text
stringlengths
341
366k
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഫാന്റസി ടൈം ട്രാവൽ ചിത്രം മഹാവീര്യറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.രാധേ രാധേ വസന്തേ രാധേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററും... മേപ്പടിയാന്റെ വമ്പൻ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ മറ്റൊരു സൂപ്പർ ഹിറ്റുമായി എത്തുന്നു മേപ്പടിയാന്റെ വമ്പൻ വിജയത്തിനുശേഷം വീണ്ടും ഒരു സൂപ്പർ ഹിറ്റുമായി ഉണ്ണി മുകുന്ദൻ എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പന്തളമാണ്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ടൈറ്റിൽ... നല്ല ദം സോങ്ങ്, ജോജുവിലെ ഗാനം പുറത്തിറങ്ങി യുവ താരനിര അണിനിരക്കുന്ന ജോ& ജോയിലെ രസകരമായ ഒരു ഗാനം പുറത്തിറങ്ങി. നിഖില വിമൽ , നസ്ലിൻ,മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.... കടുവ നിങ്ങളെ തേടി ഉടൻ എത്തും, വരവറിയിച്ച് ഷാജി കൈലാസ് കടുവ നിങ്ങളെ തേടി ഉടൻ എത്തും, മുൻകരുതലുമായി ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് . പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിനായി ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അവർക്കൊരു... ഇന്ത്യൻ സിനിമ കണ്ട സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു, കമ്മീഷണറായി മോഹൻലാൽ, വില്ലനായി അജിത്ത് ഇന്ത്യൻ സിനിമ കണ്ട സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു. അതേ മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാലും, തമിഴ് സൂപ്പർസ്റ്റാർ അജിത്തും ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം... ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രമേഷ് പിഷാരടിയുടെ നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി രമേഷ്‌ പിഷാരടി നായകനാകുന്ന നോ വേ ഔട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ നിതിൻ ദേവി ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഏപ്രിൽ 22-നാണ് ചിത്രം... സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി ജിബു ജേക്കബ് സുരേഷ് ഗോപിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി ജിബു ജേക്കബ്. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ സൈജുകുറുപ്പ്, ഹരിഷ്കണാരൻ, പൂനം ബജ് വ തുടങ്ങി നിരവധി...
ആമുഖത്തിലെ ആദ്യവരി. നേരിയ സംശയം പോലും തോന്നാതെ ഈ വരി വയിച്ചു പോകാന്‍ കഴിയുന്നവര്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. 272 പേജുകള്‍ ഉള്ള പുസ്തകം മുഴുവനായി ഫോണില്‍ മാത്രം സൃഷ്ടിക്കുക. ഒരു ഫോണില്‍ ഇത്രയും എഴുതുകയോ? അഞ്ചോ ആറോ വരികളില്‍ മാത്രം തുടങ്ങുന്ന മുന്‍ അധ്യായങ്ങള്‍ ക്രമേണ നീളം വെക്കുന്നത് നമുക്ക് കാണാവുന്നതാണ്. യാത്രകളിലും ആശുപത്രികളിലുമായി എഴുതി തീര്‍ത്ത ജീവിത കഥയുടെ എഡിറ്റിങ്ങും ആശുപത്രിയിലിരുന്ന് ഫോണില്‍ നിര്‍വഹിച്ചു എന്നറിയുമ്പോള്‍ ‘നിത്യഭ്യാസി ആനയെ എടുക്കും’ എന്ന് പറയുന്നത് വെറുതെയാവില്ല. യാതൊരു അവകാശവാദമോ മറ്റു വികാരങ്ങളൊ പ്രതിഫലിപ്പിക്കാതെ ഒരു സാധാരണ പറച്ചില്‍, തികച്ചും സത്യസന്ധമായി. ഈ പുസ്തകത്തിലെ ഒരോ വാചകങ്ങളിലൂടെയും കടന്നു പോകുന്ന വായനക്കാര്‍ ആമുഖത്തിലെ ആദ്യവരി വായിച്ച അത്ഭുതത്തോടേയും ഉല്‍ക്കണ്ഠയോടേയും ആയിരിക്കും തുടര്‍ന്നുള്ള വായനയോട് ചേരുക. ഒരുപക്ഷെ, ഫോണില്‍ രചിച്ച മലയാളത്തിലെ ആദ്യത്തെ വലിയ പുസ്തകം ഇതായിരിക്കും. വിവാഹജീവിതത്തില്‍ സ്ത്രീയും പുരുഷനും പല തരത്തിലുള്ള അരുതായ്മകളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുഭവിക്കുക എന്നത് സാധാരണമാണ്. സമൂഹത്തില്‍ കാലങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആണ്‍കോയ്മയില്‍ ഇന്നത്തെ പുരുഷന്മാര്‍ സ്വയം ആഗ്രഹിക്കാതെ വന്നുചേര്‍ന്ന സ്ത്രീകള്‍ക്കു മേലുള്ള ആധിപത്യം ഒരു ശീലമായ അവകാശമായി ഭൂരിപക്ഷത്തിലും തുടരുന്നു എന്നതാണ് വസ്തുത. കുടുംബം എന്ന ജീവിതരീതി തുടരുന്നതിനും അതൊരു കാരണമായിരിക്കാം. പുരുഷനും സ്ത്രീയും ജോലിക്കാര്‍ ആകുന്ന ഇന്നത്തെ സാഹചര്യത്തില്‍ രണ്ടില്‍ ഒരാള്‍ക്ക് കൂടുതല്‍ ജോലിഭാരം നല്‍കുന്നത് മനുഷ്യത്വപരമല്ല. മാംസത്തില്‍ നിന്നിറ്റുവീണ രക്തത്തില്‍ ഭീകരതയും നിസ്സഹായതയും ജീവിതാനുഭവക്രൂരതകളായി ഒരു പെണ്ണിനുമേല്‍ പകര്‍ന്നാടിയത്, കണ്ണീരുപ്പിട്ട ശക്തിയോടെ സമൂഹത്തിനു മുന്നിലേക്കെറിഞ്ഞിരിക്കുകയാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ എച്ചുമുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന പുസ്തകത്തിലെ അത്മകഥാപരമായ അനുഭവ വിവരണങ്ങളിലൂടെ.. മുന്തിയ ജാതിസ്ത്രീയും മുന്താത്ത ജാതിപുരുഷനും തമ്മില്‍ ഒന്നിക്കേണ്ടി വന്നതിലെ ബാക്കിപത്രമായി പിറവിയെടുത്ത ജാതി തിരിച്ചറിയാന്‍ കഴിയാത്ത പെണ്ണിന്റെ, ചോദിക്കാനും പറയാനും ആളില്ലെന്ന ഈഗോകള്‍ സൃഷ്ടിക്കുന്ന അവസ്ഥ മുതലെടുത്തുകൊണ്ട് ദുരിതമാക്കിത്തീര്‍ക്കുന്ന പെണ്‍ജീവിതമാണ് ഈ പുസ്തകം. ആമുഖത്തിലെ ആദ്യവരിയിലെ ഉല്‍ക്കണ്ഠപോലെ തുടര്‍ന്നുള്ള വായനയും സമ്മാനിക്കുന്നുവെന്ന് പറഞ്ഞുവല്ലൊ. അതിന്റെ കാരണം ഇതൊരു നോവലൊ നീണ്ടകഥയൊ അല്ലെന്നുള്ളതാണ്. ഒരു സ്ത്രീ അതിജീവനത്തിനുവേണ്ടി അനുഭവിച്ചു തീര്‍ത്ത സമാനതകളില്ലാത്ത പൊള്ളിയടരുകളുടെ വ്രണമായി തുടരുന്ന നേര്‍സാക്ഷ്യങ്ങളാണ്. വീടകങ്ങളില്‍ ധാരാളം സ്ത്രീകള്‍ പലതരം പീഡനങ്ങള്‍ക്കും വിധേയമാകാറുണ്ട്. ശാരീരിക പീഡനം, മതപരമായ പീഡനം, ലൈംഗികമായ പീഡനം എന്നിങ്ങനെ പലതരം പീഡനങ്ങള്‍. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഒരു സ്ത്രീ അനുഭവിച്ച പീഡനം, ഈ പുസ്തകം വായിക്കുമ്പോള്‍ ആ സ്ത്രീക്ക് അതേപോലെ വായിക്കാന്‍ സാധിക്കുന്നത് അവരെ അത്ഭുതപരതന്ത്രരാക്കും. തുടര്‍ന്ന് വായിക്കുമ്പോള്‍ ആ സ്ത്രീ അനുഭവിച്ചതിനേക്കാള്‍ കൂടിയ പീഡനങ്ങളിലേക്ക് എഴുത്തുകാരി സഞ്ചരിക്കുന്നു. താന്‍ അനുഭവിച്ചതാണ് ഏറ്റവും വലിയ വേദന എന്ന് അത്ര നാളും ദൃഡമാക്കിയിരുന്ന ആ സ്ത്രീക്ക്, തനിക്ക് അനുഭവമില്ലാത്തിടത്തേക്ക് എഴുത്തുകാരി പ്രവേശിക്കുമ്പോള്‍ അവിശ്വനീയത പടരുന്നത്, തന്റെ അനുഭവമാണ് എറ്റവും വലിയത് എന്ന ധാരണയെ കയ്യൊഴിയാന്‍ മനസ്സ് സമ്മതിക്കാത്തതിനാലാണ്. അത് സ്വാഭാവികവുമാണ്. പക്ഷെ, ആ സ്ത്രീ അനുഭവിക്കാത്ത പീഡനം മറ്റൊരു സ്ത്രീ അനുഭവിച്ചിട്ടുണ്ടായിരിക്കും. അവര്‍ക്കും അവരുടെ അനുഭവം മാറ്റിനിര്‍ത്തിയാല്‍ മുന്‍സ്ത്രീയുടെ ഉല്‍ക്കണ്ഠ തന്നെയായിരിക്കും. പറയാന്‍ ശ്രമിച്ചത് പല സ്ത്രീകളുടേയും പലതരം അനുഭവങ്ങള്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നതിക്കുറിച്ചാണ്. ബെന്യാമിന്റെ ‘ആടുജീവിത’ വായനയും ഇതേ സമാനതകള്‍ നല്‍കുന്നുണ്ട്. സ്വന്തം കുടുംബത്തിന്റെ വരുംകാല പ്രതീക്ഷകള്‍ നിര്‍ലോഭം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ കാമുകനില്‍ രക്ഷകനെ കണ്ടെത്തുകയും യൗവ്വനമോഹങ്ങള്‍ക്ക് സ്വപ്നചിറക് വിരിയുകയും ചെയ്യുന്നത് സ്വാഭാവികം. പ്രണയസാക്ഷാത്ക്കാരം താല്‍ക്കാലിക രജിസ്‌ട്രേഷനിലൂടെ പറ്റിക്കപ്പെട്ട വിവാഹമായിരുന്നുവെന്ന് നിഷ്‌ക്കളങ്കമനം തിരിച്ചറിയുന്നത് കാമശമനത്തിനായി മാത്രമുള്ള ഏകപക്ഷീയമായ രതിക്രൂരതയുടെ പരകോടിയിലാണ്. അത്തരം നിരവധി അനുഭവസാക്ഷ്യങ്ങളുടെ രചനയാണ് ഈ പുസ്തകം. ഗാര്‍ഹികപീഡനത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്കള്‍ക്ക് ഇരയായ ഒരു പെണ്ണിന്റെ മാംസമഴുകിയ രക്തത്തുടിപ്പ് സമൂഹം പൊതുബോധാടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുമ്പോള്‍ മുഖംമൂടികള്‍ കപട ചിരിയുമായി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കും. സമൂഹത്തില്‍ വീശിയെറിയുന്ന നുണകളുടെ നാരായവേര് പുറത്താകുമ്പോഴാണ് ബഹുമുഖ മുഖമ്മൂടികളുടെ തനിനിറം തുണിയുരിക്കപ്പെടുന്നത്. അത്തരം നാരായവേരുകള്‍ ഈ പുസ്തകം പുറന്തള്ളുന്നുണ്ട്. ‘ഒരു പുരുഷനൊപ്പം ജീവിച്ച പെണ്ണിനേക്കാള്‍ ആ പുരുഷനെ ഞങ്ങള്‍ക്കറിയാം എന്ന് വരെ സ്ത്രീകള്‍ പറഞ്ഞുകളയും.’ പുസ്തകത്തിലെ ഒരു വരിയാണിത്. സമൂഹത്തില്‍ വിതറുന്ന നുണകള്‍ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധനിര്‍മ്മിതിക്ക് ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല. ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാന്‍ കഴിയായ്മയില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്ന എഴുത്തുകാരികള്‍ നമുക്ക് ചുറ്റും ധാരാളമാണ്. നേരെ മുന്നില്‍ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാന്‍ സ്വജീവിതം പരീക്ഷണമാക്കിയവര്‍…. മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോള്‍ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേല്‍ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേള്‍ക്കേണ്ടി വരുന്നവര്‍… പൊള്ളയായ കപട സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവര്‍ മുദ്ര ചാര്‍ത്തപ്പെടുന്നു. അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്‌ക്കാരങ്ങള്‍ നടത്തുന്ന എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. സ്വയം സൃഷ്ടിച്ചെടുക്കുന്ന തേന്‍ പുരട്ടിയ നുണകള്‍ സമൂഹത്തില്‍നിന്ന് ഇല്ലായ്മ ചെയ്യാന്‍ ഈ പുസ്തകം വായിക്കുന്നത് കുറച്ചൊന്നുമല്ല ഓരോ മനുഷ്യനേയും സഹായിക്കുക. എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പുതിയ കൃതിയെക്കുറിച്ച് രാംജി രാഘവന്‍ എഴുതിയത്.
അപ്പൂപ്പോ ദേ ചില നീണ്ട കഥക്കാരുടെ കൂട്ട് “അപ്പോഴാണ് അത് സംഭവിച്ചത്” എന്നു പറഞ്ഞിട്ട് എഴുനേറ്റു പോയത് ഒട്ടും ശരിയായില്ല. ആതിരയുടെ പരാതി ആ കഥ ബാക്കി പറ. ശരി പറയാം മോളേ. കേട്ടോളൂ. ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. യാഗക്കാരന്റെ പുത്രന്‍. നചികേതസ്സ്. വയസ്സ് ഒന്‍പതേയുള്ളൂ. വേദങ്ങളും ശാസ്ത്രങ്ങളും എല്ലാം കാണാപ്പാഠമാണ്. അവന്‍ വിചാരിച്ചു. ഈ അഛന്‍ എന്താണീകാണിക്കുന്നത്. അഛന്‍ തന്നെയല്ലേ എന്നേപ്പഠിപ്പിച്ചത്--ദാനം ചെയ്യുന്നത് കിട്ടുന്ന ആളിന് ഗുണപ്രദമാകണമെന്നും പശുക്കളാണെങ്കില്‍,,കുട്ടിയോടുകൂടിയ കറവപ്പശുക്കളായിരിക്കണമെന്നും, അല്ലാതെ ഉപയോഗശൂന്യമായവ ദാനം ചെയ്താല്‍ നരകത്തില്‍ പോകുമെന്നും മറ്റും. എന്റഛന്‍ നരകത്തില്‍ പോയതു തന്നെ. ഇപ്പോള്‍ ഞാനെന്താണു ചെയ്യേണ്ടത്. അഛനേ നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത് പുത്ര ധര്‍മ്മമാണെന്നല്ലേ അഛന്‍ പഠിപ്പിച്ചത്. അതെ അതുതന്നെ പണി. അവന്‍ ചിന്തിച്ചുറച്ചു. അവന്‍ നേരേ അഛന്റടുത്തു ചെന്നു. അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്-എന്നുചോദിച്ചു. അഛന്‍ മകനേ രൂക്ഷമായൊന്നു നോക്കി. അവന്‍ വീണ്ടും ചോദിച്ചു-അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്. അഛന്‍ ഉപയോഗയൊഗ്യമല്ലാത്ത സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ദാനം ഗൌരവമായി ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാമതും മകന്‍ ചോദിച്ചു. അഛാ എന്നേ ആര്‍കാ ദാനം ചെയ്യുന്നത്. അഛന്‍ തലപൊക്കി നോക്കി ഒരൊറ്റ അലര്‍ച്ച. പോയി തൊലയെടാ. അപ്പൂപ്പോ ഈ അഛന്‍ മലയാളത്തിലാണോ പറഞ്ഞത്. കിട്ടുവിനു സംശയം. എടാ അവരൊക്കെ സംസ്കൃതത്തിലല്ലേ സംസാരിക്കുന്നത്. ഭാഷ സംസ്കൃതമായതുകൊണ്ട് അതില്‍ ചീത്ത വാക്കുകളൊന്നുമില്ല.. പുള്ളി പറഞ്ഞത് നിന്നേ ഞാന്‍ കാലനാണു കൊടുക്കാന്‍ പോകുന്നതെന്നാണ്. ഞാന്‍ അതു മലയാളത്തിലാക്കിയെന്നേയുള്ളൂ.. അതു പോട്ടെ. നചികേതസ്സ് പിന്‍ വാങ്ങി. അവന്‍ ആലോചിച്ചു. അഛന്‍ ഗുരുവും കൂടിയാണ്. അഛന്‍ പറയുന്നത് വേണമെങ്കില്‍ അനുസരിക്കാതിരിക്കാം. പക്ഷേ ഗുരു അങ്ങനെയല്ല. ഗുരു വെറുതേ ഒരു കാര്യവും പറയുകയില്ല. അദ്ദേഹം എന്തു പറഞ്ഞാലും അനുസരിക്കണം. അതാണ് അന്നത്തേ ചിട്ട. നോക്കി പേടിപ്പിക്കണ്ടാ. നിന്റെയൊന്നും കാര്യമല്ല പറഞ്ഞത് നചികേതസ്സ് നേരേ കാലന്റടുത്ത് പോകാന്‍ തീരുമാനിച്ചു. അവനു ചില സംശയങ്ങളൊക്കെയുണ്ട്. അത് കാലനോടു ചോദിക്കണം. അവന്‍ നേരേ യമപുരിയിലേക്കു പോയി. ഓഹൊ ഇപ്പം എല്ലാം മനസ്സിലായി. ഉണ്ണിക്കുട്ടന്‍ വിളിച്ചുപറഞ്ഞു. മിടുക്കന്‍, നീ ഇവര്‍ക്കുംകൂടി അതൊന്നു പറഞ്ഞുകൊടുക്ക്. ദേ എല്ലാം മിഴിച്ചിരിക്കുന്നതു കണ്ടില്ലേ. ഈപറയുന്നതൊന്നും ഒരുകാലത്തും മനസ്സിലാകത്തില്ലെന്നു മനസ്സിലായി. ഉണ്ണി ഒരു കുസലും കൂടതെ പറഞ്ഞു. ഹോ ഞങ്ങളെങ്ങനാ ഇതു പറയുന്നതെന്നു വിചാരിച്ചിരിക്കുവാരുന്നു. ബാക്കി എല്ലാവരുടേയും കോറസ്സ്. അപ്പൂപ്പനേ നല്ല കഥ വല്ലോമുണ്ടെങ്കില്‍ പറ. ഇനി നാളെമതി.. Continue Reading പുനര്‍ജ്ജന്മം Posted by NRP | | 9:41 PM 1 അപ്പൂപ്പാഇന്നലെ വല്യമ്മൂ‍മ്മ പറയുവാ ഞാന്‍ വേലുപ്പിള്ള അമ്മാവനാണെന്ന്. അമ്മൂമ്മേടെ അഛന്റെ വല്യമ്മാവന്‍ പുനര്‍ജ്ജനിച്ചു വന്നിരിക്കുവാണെന്ന്. എന്തവാ അപ്പൂപ്പാ ഈ പുനര്‍ജ്ജന്മം?മരിച്ചു പോയ ആള്‍ പിന്നെയും ജനിക്കുമോ? ശ്യാമിനാണു സംശയം. മക്കളേ ഇതൊരു ഗുലുമാലുപിടിച്ച ചോദ്യമാണ്. പണ്ട് ഒരു പയ്യന്‍ ഈചോദ്യം നമ്മുടെ ധര്‍മ്മരാജാവിനോടു ചോദിച്ചു. ഇതൊന്നു പിന്‍ വലിപ്പിക്കന്‍ പുള്ളി പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷേ നടന്നില്ല. ഏത് ധര്‍മ്മരാജാവാ അപ്പൂപ്പാ നമ്മുടെ കണ്ഠീരവന്‍ വന്നപ്പോള്‍ ഉണ്ടായിരുന്നതാണോ? ആതിര ചോദിച്ചു. അല്ല മോളേ ഇത് സക്ഷാല്‍ യമധര്‍മ്മ രാജാവ്--കാലന്‍. അയ്യൊ കാ‍ലനോ, കാലന്റടുത്ത് കൊചു പയ്യന്‍ ചോദ്യം ചോദിച്ചെന്നോ, എന്തവാ അപ്പൂപ്പാ ഈ പറയുന്നത്-രാമിന് ദഹിക്കുന്നില്ല. എടാ മോനേ ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്കാരത്തേക്കുറിച്ച് കുറേ എങ്കിലും അറിഞ്ഞിരിക്കണം. കേട്ടോളൂ. സനാതന സംസ്കാരമെന്നും, ഭാരതീയ സംസ്കാരമെന്നും മറ്റും പറയുന്നത് ആര്‍ഷസംസ്കാരമാണ്. അതായത് നമ്മുടെ ഋഷിവര്യന്മാര്‍ കണ്ടെത്തി പ്രചരിപ്പിച്ച സംസ്കാരം. “ ലോകാ സമസ്താ സുഖിനോ ഭവന്തൂ:“ അതായത് സകലചരാചരങ്ങള്‍ക്കും നന്മ ഭവിക്കട്ടെ- ഇതായിരുന്നു അവരുടെ മുദ്രാവാക്യം. കാട്ടിനുള്ളില്‍ തപസ്സിരുന്ന് കണ്ടെത്തിയതാണ്. അയ്യോടാ കാട്ടിനുള്ളില്‍ തപസ്സിരുന്നാല്‍ എവിടുന്നാ കണ്ടെത്തുന്നത്. കഥയാണെങ്കിലും പറയുമ്പോള്‍ ഒരു യുക്തിയൊക്കെ വേണ്ടേ- ശ്യാമാണ് യുക്തിവാദി. മോനേ വേദമാണ് നമ്മുടെ അടിസ്ഥാന പ്രമാണം. വേദം എന്നു വച്ചാല്‍ അറിവ്--അറിവ് ബ്രഹ്മാവില്‍ നിന്നാണ് വരുന്നതെന്നാണ് നമ്മുടെ വിശ്വാസം. അത് ബ്രഹ്മാവ് സമ്പ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.. അതിന്റെ വേവ് ലെങ്ത് നമ്മുടെ മസ്തിഷ്കത്തില്‍ ഉണ്ടാകുമ്പോള്‍ നമുക്ക് അത് കേള്‍ക്കാന്‍ പറ്റും. ഇപ്പോഴത്തേ റേഡിയോയുടെ കൂട്ടൂതന്നെ. അതു കേള്‍ക്കുന്ന ഋഷി അത് തന്റെ ശിഷ്യരിലൂടെ ലോകത്തില്‍ പ്രചരിപ്പിക്കും. അങ്ങിനെ പ്രചരിച്ച വേദത്തേ അടുക്കും ചിട്ടയുമാക്കി നാലെണ്ണമാക്കിയത് വേദവ്യാസനെന്ന മഹര്‍ഷിയാണ്. ഓ ഇതൊക്കെ പറഞ്ഞോണ്ടിരിക്കാതെ കഥ പറയുന്നെങ്കില്‍ പറ--ആതിരയ്ക്കു മുഷിഞ്ഞു തുടങ്ങി . മോളേ കഥ പറഞ്ഞാല്‍ മനസ്സിലാകണ്ടേ. അതിനാ ഇതൊക്കെ പറയുന്നത്. കേട്ടോളൂ. ഈ വേദം ആള്‍ക്കാര്ക്ക്‍ മനസ്സിലാക്കാന്‍ പ്രയാസമാണെന്നു കണ്ട് അതിനേ ബ്രാഹ്മണമെന്നും, ആരണ്യകമെന്നും, ഉപനിഷത്തെന്നും ഉള്ള പേരുകളില്‍ വിശദീകരിച്ചൂ. വേദത്തിന്റെ അവസാനമാണ്--അതായത് അറിവിന്റെ അവസാനമാണ് ഉപനിഷത്ത്. ഇതെല്ലാം സംസ്കൃതത്തിലാണ്. അതിന് അപ്പൂപ്പന് സംസ്കൃതമറിയാമോ? കിട്ടുവിന് സംശയം. എടാ എനിക്കു സംസ്കൃതം അറിയാന്‍ വയ്യാ. പക്ഷേ അതറിയാവുന്നവര്‍ ഇത് പലഭാഷകളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പല ആളുകളുടെ വ്യാഖ്യാ‍നങ്ങല്‍ വായിക്കുകയും, ചിലരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ അപ്പൂപ്പന് കുറേ ഒക്കെ മനസ്സിലായി. അതിലൊന്നാണ് ഈ പറയാന്‍ പോകുന്ന കഥ. പണ്ട് ഒരു ഗൃഹസ്ഥന്‍ അന്നദാനം കൊണ്ട് കീര്‍ത്തിനേടി. അദ്ദേഹത്തിന്റെ മകന് അതിനേക്കാള്‍ കീര്‍ത്തി നേടണമെന്ന് മോഹം. അതിന് അദ്ദേഹം വിശ്വജിത് എന്നോരു യാഗംനടത്തി. ലോകം ജയിക്കണം. അതാണ് മൂപ്പിലാന്റെ മോഹം . മാസിഡോണിയയിലേ അലക്സാണ്ഡറേ പോലെ-അല്ലേ അപ്പൂപ്പാ--അതുവരെ മിണ്ടാതിരുന്ന ഉണ്ണിക്കുട്ടന്‍ വാ തുറന്നു. അല്ല മോനേ അതു യുദ്ധം ചെയ്തുള്ള പിടിച്ചടക്കലാണ്. യാഗത്തില്‍ കൂ‍ടി അങ്ങനെയുള്ള ജയമല്ല. നമ്മള്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയില്ലേ-അപ്പോള്‍ രോഗം നമ്മുടെ അടുത്തുവന്നാല്‍ സല്യൂട്ടടിച്ച് പൊയ്ക്കൊള്ളും. അതുപോലെ ഈ ലോകത്തിലുള്ള ഒരു ഭോഗ വസ്തുവും നമ്മേ ഭ്രമിപ്പിക്കുകയില്ല. അങ്ങിനെയുള്ള മാനസികാവസ്ഥയിലേക്ക് നമ്മളെത്തും ഓ എന്നാ നമക്കതു ചെയ്യണ്ടാ. ഈ ചിക്കനും, സിനിമായും ഒന്നും നമുക്കിഷ്ടമല്ലാതെ വന്നാല്‍ പിന്നെന്താ ഒരു രസം? ശ്യാമിന് യാഗം വേണ്ടാ. നീ ചെയ്യണ്ടാടാ. ഇതു ചെയ്യുന്ന ആള്‍ അയാള്‍ക്കുള്ള സര്‍വ്വസ്വവും ദാനം ചെയ്യണം. ആര്‍ക്കാ അപ്പൂപ്പാ ദാനം ചെയ്യേണ്ടത്? ആതിര ചോദിച്ചു. മോളേ അത് യാഗം ചെയ്യാന്‍ പുരോഹിതന്മാര്‍ വരും. അവരേ ഋത്വിക്കുകള്‍ എന്നാണ് വിളിക്കുന്നത്. അവര്‍ക്കാണ് ആദ്യം ദാനം കൊടുക്കുന്നത്. പിന്നീട് ബ്രാഹ്മണര്‍ക്ക്. സകലതും തീരുന്നതുവരെ കൊടുക്കണം. അപ്പോഴാണ് യാഗം പൂര്‍ത്തിയാകുന്നത്. എന്നിട്ടീ ആള്‍ സകലതും കൊടുത്തോ? കിട്ടു ചോദിച്ചു. എവിടെ! പുള്ളി യാഗം ചെയ്തത് കീര്‍ത്തിക്കു വേണ്ടിയല്ലേ? കേട്ടോളൂ. യാഗം കഴിഞ്ഞു. പാവം ഋത്വിക്കുകള്‍ ദാനത്തിനു വേണ്ടി ക്യൂ നില്‍ക്കുകയാണ്. ആതാ വരുന്നു ദാനം. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. അതുകൊണ്ട് ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ഥം പറഞ്ഞേക്കാം. “ വെള്ളം കുടിക്കാന്‍ വയ്യാത്ത, പല്ലില്ലാത്തതുകൊണ്ട് പുല്ലു തിന്നാന്‍ വയ്യാത്ത, കറവ വറ്റിയ, ഇനി ഒരിക്കലും ചനപിടിക്കാത്ത പശുക്കളേ“ --ചാണകവും ഗോമൂത്രവും പോലും കിട്ടാത്ത അസ്ഥിപഞ്ഞരങ്ങളേ കെട്ടി വലിച്ച് ഈ പാവങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്. ഒന്നു നില്‍ക്കണേ- രാംകുട്ടനാണ്- ഇത് ഏതുപനിഷത്തിലാണ്-ആ പേരൊന്നു പറഞ്ഞേ- എനിക്ക് സംസ്കൃതമറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. കഠോപനിഷത്ത്--എന്താടാ അപ്പൂപ്പനേ തീരെ വിശ്വാസമില്ലേ? തീരെ വിശ്വാസമില്ല-എന്തു വേണേ പറയും. ഇത് ഏതായാലും ഞാന്‍ അറിയും-രാംകുട്ടന്‍ വീറോടെ പറഞ്ഞു. ഓ ഈ രാമേട്ടന് വട്ടാ. അപ്പൂപ്പന്‍ കഥ പറ. ആതിര ഇടപെട്ടു..
വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികൾ, ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നുണ്ട്. പ്രധാന വാട്ട്‌സ്ആപ്പ് സ്‌ക്രീനിൽ ഒരു പ്രത്യേക ടാബായി തന്നെ കമ്യൂണിറ്റി ഫീച്ചര്‍ നിങ്ങള്‍ക്ക് കാണാം. സെർച്ച് ബട്ടണിന്‍റെ ഇടതുവശത്ത് മുകളിലെ ബാറിൽ ക്യാമറ ടാബ് മാറ്റി വച്ചിട്ടുണ്ട് വാട്ട്സ്ആപ്പ്. Web Team First Published Nov 14, 2022, 2:37 PM IST ദില്ലി: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തകാലത്ത് അവതരിപ്പിച്ച ഏറ്റവും വലിയ ഫീച്ചർ അപ്‌ഡേറ്റുകളിലൊന്നാണ് വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റികൾ. പുതിയ ഓർഗനൈസേഷണൽ ഫീച്ചർ ഒന്നിലധികം ജോലി സംബന്ധമായ അല്ലെങ്കിൽ സാധാരണ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ രീതിയിൽ വിവിധ ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ ഏകോപിപ്പിക്കാൻ അഡ്മിൻമാരെ ഇത് അനുവദിക്കുന്നു. വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികൾ, ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നുണ്ട്. പ്രധാന വാട്ട്‌സ്ആപ്പ് സ്‌ക്രീനിൽ ഒരു പ്രത്യേക ടാബായി തന്നെ കമ്യൂണിറ്റി ഫീച്ചര്‍ നിങ്ങള്‍ക്ക് കാണാം. സെർച്ച് ബട്ടണിന്‍റെ ഇടതുവശത്ത് മുകളിലെ ബാറിൽ ക്യാമറ ടാബ് മാറ്റി വച്ചിട്ടുണ്ട് വാട്ട്സ്ആപ്പ്. ഒരു വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ, ഉപയോക്താക്കൾ കമ്മ്യൂണിറ്റി ടാബിൽ ക്ലിക്കുചെയ്‌ത് 'create whatsapp community' ബട്ടണിൽ ടാപ്പുചെയ്യുക. നിങ്ങളുടെ കമ്മ്യൂണിറ്റിക്കായി ഒരു പ്രൊഫൈൽ ചിത്രത്തോടൊപ്പം ഒരു പേരും വിവരണവും നൽകുക. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ കമ്മ്യൂണിറ്റി വിൻഡോ ലഭിക്കും. നിങ്ങൾക്ക് ഇപ്പോൾ ഇവിടെ പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയോ നിലവിലുള്ളവ ചേർക്കുകയോ ചെയ്യാം. രണ്ടിനും പ്രത്യേക ബട്ടണ്‍ ഉണ്ടായിരിക്കും. നിങ്ങൾ നിലവിലുള്ള ഗ്രൂപ്പുകൾ ചേർക്കുകയാണെങ്കിൽ, നിങ്ങൾ ആ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരിക്കണം. ചുവടെയുള്ള ഗ്രൂപ്പുകളുടെ പട്ടികയിൽ, നിങ്ങൾ അഡ്മിനായ എല്ലാ ഗ്രൂപ്പും കാണാം. ഇതാണ് അനൗൺസ്‌മെന്റ് ഗ്രൂപ്പ്. നിങ്ങൾ പൂർത്തിയാക്കി നിങ്ങളുടെ കമ്മ്യൂണിറ്റി തയ്യാറായിക്കഴിഞ്ഞാൽ താഴെ വലതുവശത്തുള്ള ടിക്ക് മാർക്കിൽ ടാപ്പ് ചെയ്യുക. നിങ്ങൾ ഒരു കമ്മ്യൂണിറ്റിയിൽ നിലവിലുള്ളതോ പുതിയതോ ആയ ഗ്രൂപ്പുകൾ ചേർക്കുമ്പോൾ, എല്ലാ അംഗങ്ങളും ആ കമ്മ്യൂണിറ്റിയുടെ അനൗൺസ്‌മെന്റ് ഗ്രൂപ്പിലേക്ക് ചേർക്കപ്പെടും. ഒരു കമ്മ്യൂണിറ്റിയുടെ അഡ്മിൻ എന്ന നിലയിൽ, ഉപയോക്താക്കൾക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ വ്യക്തിഗത ഗ്രൂപ്പുകളിലേക്കും അനൗൺസ്‌മെന്റ് ഗ്രൂപ്പ് സന്ദേശങ്ങൾ വഴി അയയ്ക്കാൻ കഴിയും. അനൗൺസ്‌മെന്റ് ഗ്രൂപ്പില്‍ അയയ്‌ക്കുന്ന ഇത് സന്ദേശവും കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും അതിലൂടെ എല്ലാ അംഗങ്ങൾക്കും ലഭിക്കും. മീഡിയ ഫയലുകൾക്കും ഡോക്യുമെന്റുകൾക്കും വോയിസ് നോട്ടുകളും ഇത്തരത്തില്‍ അയക്കാം. കമ്മ്യൂണിറ്റിയിലേക്ക് ഏത് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളിക്കാം, ഏതു ഗ്രൂപ്പിനെ പുറത്തു നിർത്താം എന്നത് കമ്മ്യൂണിറ്റി അഡ്മിന്റെ അധികാരമായിരിക്കും. കമ്മ്യൂണിറ്റിയുമായി ബന്ധപ്പട്ട് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം നീക്കം ചെയ്യാനുള്ള അധികാരവും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. പ്രശ്നക്കാരെ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കാനും അഡ്മിന് അധികാരം ഉണ്ടായിരിക്കും. ഒരു അഡ്‌മിൻ എന്ന നിലയിൽ, നിങ്ങൾക്ക് മറ്റ് ആളുകളെ കമ്യൂണിറ്റിയില്‍ ചേരാൻ ക്ഷണിക്കണമെങ്കിൽ കമ്മ്യൂണിറ്റിയുടെ ഒരു ലിങ്ക് പങ്കിടാനും കഴിയും. ഈ ലിങ്ക് വഴി ആര്‍ക്കും കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിയും. എന്നാല്‍ ഗ്രൂപ്പുകളുടെ അഡ്മിനുകള്‍ അംഗീകരിച്ചാല്‍ മാത്രമേ അവയെ കമ്യൂണിറ്റിയില്‍ ചേര്‍ക്കാന്‍ സാധിക്കൂ. കമ്യൂണിറ്റികള്‍ കൊണ്ടുള്ള ഗുണങ്ങള്‍ പരിശോധിച്ചാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലിസ്ഥലവുമായി ബന്ധപ്പട്ടുള്ള കമ്മ്യൂണിറ്റീസ് തുടങ്ങിയവ എല്ലാം സൃഷ്ടിക്കാം. പല ഗ്രൂപ്പുകളെയും ഒരു കുടക്കീഴില്‍ ആക്കാം. കോവിഡ് വ്യാപിച്ച സമയത്ത് സാധാരണക്കാർ ഓക്‌സിജനും മരുന്നും ഒക്കെ ലഭിക്കുന്നതിനായി വാട്‌സാപ്പിനെ ആശ്രയിച്ചിരുന്ന കാര്യം ഇത്തരം ഒരു നീക്കത്തിലേക്ക് നീങ്ങാനുള്ള കാര്യമായി മെറ്റാ എടുത്തു പറയുന്നുണ്ട്. പുതിയ ഫീച്ചര്‍ ഇതെല്ലാം കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും മെറ്റാ പറയുന്നു. പ്രത്യേകിച്ചും 40 കോടിയിലേറെ വാട്‌സാപ് ഉപയോക്താക്കളുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പുതിയ ഫീച്ചര്‍ മികച്ചതായിരിക്കും എന്നാണ് വാട്ട്സ്ആപ്പ് വിചാരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, കമ്പനികള്‍ തുടങ്ങി വിവിധ കക്ഷികള്‍ ഇനി ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുമെന്നും. അവരുടെ പ്രചാരണത്തിന് ഇത് ഉപയോഗിച്ചേക്കാം എന്നാണ് എന്നാല്‍ ഇതില്‍ ആശങ്കയായി ചിലര്‍ ഉന്നയിക്കുന്നത്. കമ്മ്യൂണിറ്റി ഫീച്ചർ വരുന്നതോടെ മെസേജുകൾ ഫോര്‍വേഡ് ചെയ്തു പ്രചരിപ്പിക്കേണ്ട എന്നത് ഗുണമായി ചിലര്‍ പറയുന്നു. കമ്മ്യൂണിറ്റീസ് വഴി പ്രചാരണ പരിപാടികളും മറ്റും എളുപ്പത്തില്‍ നിര്‍വഹിക്കാനാകും. എന്നാല്‍ ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മെസേജുകളുടെ തള്ളിക്കയറ്റം തന്നെ ഇനി പ്രതീക്ഷിക്കണം. രാജ്യത്ത് ചുവടുറപ്പിക്കാനുള്ള നീക്കവുമായി സ്നാപ്ചാറ്റ് ; അണിയറയിലെ നീക്കങ്ങൾ ഇങ്ങനെ സ്വയം സന്ദേശം അയക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു Last Updated Nov 14, 2022, 2:37 PM IST WhatsApp WhatsApp Communities Follow Us: Download App: RELATED STORIES 2022-ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ കാര്യം.! ഐഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് റിപ്പോ‌ർട്ട്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തിരുവനന്തപുരം : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സമാധാനപരമായി കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. തന്റെ ഫേസ്ബുക്ക് പേജിലാണു മന്ത്രി പോലീസുകാരുടെ ... വയനാടിനെ ചൂടു പിടിപ്പിച്ച് മൂന്നാര്‍ സമരം ; വയനാട്ടിലെ തോട്ടം തൊഴിലാളികളും സമരത്തിലേയ്ക്ക് കല്‍പ്പറ്റ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരം വയനാടന്‍ തോട്ടങ്ങളെയും ചൂടുപിടിപ്പിച്ചതോടെ ദുരിതം മാത്രം കൂട്ടിനുള്ള തോട്ടങ്ങളില്‍നിന്നും തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി തുടങ്ങി. ന്യായമായ കൂലിയോ ... മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം; വിവാദ ആരോപണം പിന്‍വലിച്ച് കെ.പി.സഹദേവന്‍ കണ്ണൂര്‍ : വിവാദ ആരോപണം പിന്‍വലിച്ച് സിഐടിയു നേതാവ്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി ... മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സി.പി.എമ്മിനുള്ള താക്കീതാണെന്ന് കെ കെ രമ മൂന്നാര്‍ : മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം സി.പി.എമ്മിനുള്ള താക്കീതാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ. തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ... മൂന്നാറില്‍ പോകുന്നത് എസ്.രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് വിഎസ് തിരുവനന്തപുരം : മൂന്നാറില്‍ നടന്നു വരുന്ന തോട്ടം തൊഴിലാളികളുടെ സമരസ്ഥലത്തേയ്ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ യാത്രതിരിച്ചു. മൂന്നാറില്‍പോകുന്നത് എസ്.രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ... എംഎൽഎയുടെ നിരാഹാര സമരത്തിനെതിരെ തോട്ടം തൊഴിലാളികള്‍ മൂന്നാറിലെ എസ്. രാജേന്ദ്രൻ എംഎൽഎയുടെ നിരാഹാര സമരത്തിനെതിരെ തോട്ടം തൊഴിലാളികള്‍. എംഎല്‍എ തങ്ങള്‍ക്ക് വേണ്ടി നിരാഹാരം നടത്തേണ്ട എന്നവര്‍ പറഞ്ഞു. തൊഴിലാളികളെ തീവ്രവാദികളാക്കിയാണ് എംഎല്‍എ ചിത്രീകരിച്ചതെന്നും തൊഴിലാളികള്‍ ... മൂന്നാര്‍ സമരം ; ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചി: മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം നടത്തുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ... Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ഒരു ജാപ്പനീസ് നാവിക കമാൻഡറും ഇംപീരിയൽ ജാപ്പനീസ് നേവിയുടെ (1936-1940) കംപൈൻഡ് ഫ്ലീറ്റ് കമാൻഡറും (1931-1933) 17-ാമത്തെ തായ്വാനിലെ ഗവർണർ ജനറലുമായിരുന്നു സീസൊ കൊബയാഷി (ജാപ്പനീസ്: 小林 躋 造, ഒക്ടോബർ 1, 1877 - ജൂലൈ 4, 1962). Seizō Kobayashi ആദ്യകാല ജീവിതംതിരുത്തുക 1877-ൽ ഹിരോഷിമയിൽ ജനിച്ച അദ്ദേഹം ഒരു നാവികജീവിതം നയിച്ചു. ഇമ്പീരിയൽ നാവിക അക്കാദമിയിൽ നിന്നും ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം, 1898-ൽ കോബായഷി ആദ്യം കൊർവെറ്റ് ഹെയ്യിയിൽ സേവനമനുഷ്ടിച്ചു. 1900-ൽ ഹറ്റ്സുസെ എന്ന യുദ്ധക്കപ്പലിലെ രണ്ടാമത്തെ ലെഫ്റ്റനന്റ് ആയിരുന്നു.[1] അവലംബംതിരുത്തുക ↑ Hiroshi Nishida: Kobayashi Seizo ( ang. ). The Imperial Japanese Navy [on-line]. 2002 [accessed 2012-07-22].
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കെയാണ് പുതിയ ബോണസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും തുടങ്ങിയ പുത്തൻ കാഴ്ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയിലറിൽ നിന്നും ടീസറിൽനിന്നുമൊക്കെ വ്യത്യസ്തമായി സിനിമയുടെ പുതിയൊരു തലമാണ് ഈ ബോണസ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ആദ്യമൊക്കെ ഓരോ കോമഡി എലമെന്റിൽ വന്നിരുന്ന പടം ഈ ടീസർ കൂടി വന്നതോടെ വേറെ ലെവലിലേക്ക് മാറുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം മിന്നൽ മുരളി തൂക്കും എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തിൽ പ്രീമിയർ ചെയ്യുന്നത്. ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. ‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം. ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ് അറിയിച്ചു. ‘ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കായി ഞങ്ങൾ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകൾ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് നല്ലൊരു സിനിമ നൽകാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതിൽ അവർ ആവേശഭരിതരാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നും ബേസിൽ പറഞ്ഞു. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. xxx porno italiano Related Topics:basil josephminnal muraliTovino Thomas Up Next ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ Don't Miss ‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’ You may like മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു: നിലപാട് അറിയിച്ച് ഹരീഷ് പേരടി കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഭാവന, പോസ്റ്റ് ഏറ്റെടുത്ത് പ്രിത്വിയും ടോവിനോ തോമസും ചിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ടൊവിനോയുടെ ‘കള’, മലയാള സിനിമയ്ക്ക് അഭിമാന നിമിഷം പൃഥ്വി, ഫഹദ്, ദുല്‍ഖര്‍, നിവിന്‍.. ഇവരില്‍ ആരാണ് കോമ്പറ്റീറ്റര്‍; കുഴപ്പിക്കുന്ന ചോദ്യത്തിന് കലക്കന്‍ മറുപടി നല്‍കി ടോവിനോ Celebrities ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് Published 2 months ago on October 13, 2022 By Editor2 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്. ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്. കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്. ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്. Continue Reading Celebrities മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും Published 4 months ago on August 8, 2022 By Editor2 മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ. Continue Reading Celebrities നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ Published 5 months ago on July 15, 2022 By Editor2 ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി. ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ. Continue Reading Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വലിയ തിരകൾ, ചെറിയൊരു തോണി. കര ദൂരെ എവിടെയോ ആണ്... കാഴ്ച്ചയിൽ തെളിയുന്നത് നക്ഷത്രങ്ങൾ തെളിയാത്ത ഇരുണ്ട ആകാശത്തിന്റെ ഭയം നിറയ്ക്കുന്ന രൂപം മാത്രം... എങ്കിലും ഉള്ളിലെവിടെയോ ഒരു നേരിയ പ്രതീക്ഷ മൊട്ടിടുന്നു.. ഏതെങ്കിലും കരയിലടുക്കും ഈ ചെറിയ തോണിയും. 2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച പുണ്യാളൻ നീണ്ടകാലത്തെ പ്രവാസജീവിതത്തിന് എന്നന്നേക്കുമായി തിരശീലയിട്ട ശേഷമാണ് റപ്പായി വീണ്ടും നാട്ടിലെത്തിയത്. അത്യാവശ്യത്തിന് സമ്പാദ്യമൊക്കെ ആയി. പെണ്മക്കൾ മൂന്നിനേയും നല്ലനിലയിൽ കെട്ടിച്ചു വിട്ടു.. നാലാള് കണ്ടാൽ കുറ്റം പറയാത്ത നല്ലൊരു വീടും വച്ചു. ഇനിയുള്ള കാലം സ്വന്തം നാട്ടിലെ കല്ലും കരിയിലയും ചവിട്ടി തങ്കമ്മയ്ക്കൊപ്പം സ്വസ്ഥമായി ഒന്ന് ജീവിക്കണം. പക്ഷേ അന്ന് വൈകുന്നേരം പത്രാസ് കാണിക്കാൻ അങ്ങാടിയിലിറങ്ങിയ റപ്പായിക്ക് ഒരുകാര്യം വളരെ വ്യക്തമായി മനസ്സിലായി; വേമ്പനാട്ടുകായലിൽ പടർന്നുപിടിച്ച ആഫ്രിക്കൻ പായലുപോലെ, കേരളം കീഴടക്കിയ ബംഗാളികൾക്ക് കിട്ടുന്ന വിലപോലും ഒന്നോ രണ്ടോ വർഷംകൂടി നാട്ടിലെത്തുന്ന പാവം പ്രവാസിക്ക് കിട്ടാറില്ല..!! അയാൾക്ക് ആകെ വിഷമമായി. ഉറ്റചങ്ങാതിമാരായ കിങ്ങിണി മാമനും വേണുവിനും വച്ചുനീട്ടിയ ഫോറിൻ സിഗരറ്റിന്റെ പാക്കറ്റിനുപോലും വേണ്ടത്ര പരിഗണന കിട്ടിയില്ല.! ഉണ്ണിനായരുടെ കുമ്മട്ടിക്കടയിലും കിട്ടുമത്രേ ഇത്!! അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ലെന്ന് അയാൾക്കും തോന്നി. ഗൾഫിൽ കിട്ടുന്നതിലും കൂടുതൽ സാധനങ്ങൾ അങ്ങാടിയിലെ കടകളിൽ കിട്ടുമെന്ന സ്ഥിതിയാണല്ലോ ഇപ്പോൾ.!! ആകെ നിരാശനായ റപ്പായി ഒരുകാര്യം തീരുമാനിച്ചു; ഇവന്മാർക്കുവേണ്ടി കൊണ്ടുവന്ന വിദേശമദ്യത്തിന്റെ കുപ്പി തത്ക്കാലം എടുക്കണ്ട.. എന്തിനാ വെറുതെ വീണ്ടും നാണം കെടുന്നത്.! അന്നുരാത്രി അത്താഴവും കഴിച്ച് കെട്ടിയോളുടെ തലയിലെ എണ്ണിയാൽ തീരാത്ത നരച്ചമുടിയും നോക്കി, പാഴായിപ്പോയ യൗവ്വനകാലത്തെ സ്വയം ശപിച്ചു വിഷമിച്ചിരിക്കേ നെഞ്ചിൽ കുത്തുന്ന ഒരു ചോദ്യം അവർ അയാളോട് ചോദിച്ചു; 'നിങ്ങളിനി എന്നാ പോകുന്നേ..??!!' അയാൾക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. പാതിവലിച്ച സിഗരറ്റിന്റെ കുറ്റി ഐ എസ് ആർ ഓ (ISRO) വിട്ട റോക്കറ്റുപോലെ മേലോട്ട് വലിച്ചെറിഞ്ഞ് അലറി; "ഞാനിനി മേലോട്ടേ പോണുള്ളൂ വൃത്തികെട്ട നശൂലമേ!!!%@#$#.." കെട്ടിയോൾ സ്വസ്ഥം കൊറിച്ചോണ്ടിരുന്ന ബദാംപരിപ്പിന്റെ കൂട് അയാൾ ഒറ്റത്തട്ടിന് തെറിപ്പിച്ചുകളഞ്ഞു. നാട്ടിലെത്തിയാൽ രണ്ടു ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രവാസി മാനസികമായി തയ്യാറായിരിക്കണമെന്ന് അയാൾക്ക് മനസ്സിലായി; 'എന്നാ വന്നേ..??!!' 'എന്നാ പോണേ..?!!' ഉറക്കം വരാത്ത ആ രാത്രി അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.. ഇത്രയുംകാലം മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെട്ടു സമ്പാദിച്ചിട്ടും നാട്ടിൽ തനിക്കൊരു നിലയും വിലയുമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യാതൊരുകാര്യവുമില്ല. എങ്ങിനെങ്കിലും അതിനൊരു അവസരം കണ്ടെത്തണമെന്ന് അയാൾക്ക് തോന്നി. അങ്ങനെയിരിക്കെ ഞായറാഴ്ച ദിവസം വന്നെത്തി. കുർബ്ബാനമദ്ധ്യേ അച്ചന്റെ ആവർത്തനവിരസമായ പ്രസംഗം കേട്ട് എല്ലാവരും അസ്വസ്ഥരായി ഉറക്കം തൂങ്ങിയിരിക്കേ അയാൾ പള്ളിയാകമാനം കണ്ണോടിച്ചുകൊണ്ടിരുന്നു. വർഷങ്ങൾക്കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് എല്ലാവരിലും സംഭവിച്ചിരിക്കുന്നത്.. ദിവസവും കണ്ണാടിയിൽ നോക്കുന്നതുകൊണ്ട് അവനവന്റെ മാറ്റങ്ങൾ മാത്രമേ തിരിച്ചറിയപ്പെടാതെ പോകുന്നുള്ളു എന്ന് അയാൾക്ക് തോന്നി.. ഒരുകാലത്ത് സുന്ദരികളായിരുന്ന ട്രീസയും ലാലിയും ലൂസിയുമൊക്കെ നരവീണുതുടങ്ങിയ മുടിയിഴകൾ സാരിത്തലപ്പുകൊണ്ട് മറച്ച് മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നു.. മോനിച്ചനും തങ്കച്ചനുമൊക്കെ കഷണ്ടി കേറിയിരിക്കുന്നു. ആയകാലത്ത് നെഞ്ചുവിരിച്ചു നടന്നിരുന്ന അതികായനായ പിരമിഡ് വർക്കി പരിധിവിട്ട് തള്ളിയ വയറുകാരണം ഇരിക്കാൻ വയ്യാതെ കഷ്ടപ്പെടുന്നു! മാറ്റങ്ങൾ ഭീകരം തന്നെ!! അയാളൊരു ദീർഘനിശ്വാസം വിട്ടു. മദ്‌ബഹയുടെ താഴെ ഇടതുവശത്തായി വിശുദ്ധരുടെ രൂപങ്ങൾവച്ചിരിക്കുന്ന ഭാഗത്ത് പുതിയതായി സ്ഥാനം പിടിച്ച അപരിചിതനായ പുണ്യാളനെ റപ്പായി ആകാംക്ഷയോടെ നോക്കി. അയാൾക്ക് ആകെ സെബാസ്ത്യാനോസ് പുണ്യാളനേയും ഗീവർഗീസ് പുണ്യാളനേയും അന്തോണീസ് പുണ്യാളനേയും അൽഫോൻസാമ്മയേയും മാത്രമേ അക്കൂട്ടത്തിൽ പരിചയം ഉണ്ടായിരുന്നുള്ളു.. ആരാലും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ അവരുടെ പിന്നിലായിട്ടായിരുന്നു ആ പുണ്യാളന്റെ ചെറിയ രൂപം വച്ചിരുന്നത്. ആരായിരിക്കും ആ പുണ്യാളൻ..? സഭ വിശുദ്ധരുടെ എണ്ണം കൂട്ടുമ്പോൾ അവരുടെ പേരുകളും ചരിത്രവും കൂടെ രൂപത്തിന്റെ ചുവട്ടിൽ കുറിച്ചിട്ടാൽ വിശ്വാസികൾക്ക് അതാരാണെന്ന് മനസ്സിലാക്കാൻ എളുപ്പമായേനെയെന്ന് അയാൾക്ക് തോന്നി.. എന്തായാലും കാഴ്ചയിൽ സുമുഖനാണ്‌.. അല്ലെങ്കിൽത്തന്നെ പള്ളിക്കുള്ളിലിരിക്കുന്ന വിശുദ്ധരുടെ രൂപങ്ങൾക്കൊക്കെ എന്തൊരു സൗന്ദര്യമാണ്.! ഹോ!! അച്ചൻ ജീവിത വിശുദ്ധിയെക്കുറിച്ചും ദാനധർമ്മത്തെകുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മിന്നലുപോലെ റപ്പായിയുടെ തലയിൽ ഒരു ബുദ്ധിയുദിച്ചു. അയാൾ പതിയെ എഴുന്നേറ്റ് വിശുദ്ധരുടെ രൂപം വച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു. എന്നിട്ട് കത്തിതീരാറായ മെഴുകുതിരികൾ മാറ്റി പകരം പുതിയവ കത്തിച്ചുവച്ച് പുണ്യാളൻമാരെ നോക്കി കുറച്ചുനേരം കൈകൂപ്പി നിന്നു. പിന്നെ കഴുത്തിൽകിടന്ന ഏഴരപ്പവന്റെ സ്വർണ്ണമാല ഊരി പേരറിയാത്ത ആ പുണ്യാളൻറെ കഴുത്തിലണിയിച്ച് കയ്യിൽ മുത്തി കുരിശുവരച്ചു..!! അതുവരെ പുണ്യാളൻറെ പിന്നിൽ മനസമാധാനത്തോടെ വലകെട്ടിക്കൊണ്ടിരുന്ന എട്ടുകാലി പേടിച്ച് ജനാലവഴി പുറത്തേക്ക് ഓടിപോയി. എല്ലാവർക്കും ആശ്വാസം നൽകിക്കൊണ്ട് അച്ചന്റെ പ്രസംഗം പെട്ടന്ന് നിന്നു. എല്ലാവരും അന്തംവിട്ട് പരസ്പരം നോക്കി.. സ്ത്രീകളുടെ ഭാഗത്തുനിന്ന് 'എന്റെ പുണ്യാളാ ഞങ്ങളെ കാത്തോളണേ' എന്നൊരു പ്രാർത്ഥന ഉയർന്നു.. റപ്പായി എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി. അതിശയവും ബഹുമാനവും മുറ്റിനിൽക്കുന്ന മുഖഭാവത്തോടെ എല്ലാവരും തന്നെയും പുണ്യാളനേയും മാറിമാറി നോക്കുന്നത് അയാൾ കണ്ടു. ഏറ്റവും പിന്നിൽ ഭിത്തിയും ചാരിയിരുന്ന മോനിച്ചൻ അന്തംവിട്ട് റപ്പായിയെ നോക്കി. ഇയാൾക്കിത് എന്തുപറ്റി!! കഴിഞ്ഞദിവസം ഇരുന്നൂറു രൂപ കടംചോദിച്ചിട്ടു തരാത്തവനാണല്ലോ ഇയാളെന്ന് അയാൾ ഓർത്തു.. "ശ്.. നോക്കെടീ... എന്നാ വലിയ മാലയാ.. കണ്ടിട്ട് കൊതിയാവുന്നു.." അടുത്തിരുന്ന നാത്തൂനെ തോണ്ടി ഏലമ്മ അടക്കം പറഞ്ഞു. "എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഈ പുണ്യാളൻറെ അനുഗ്രഹമാ.." എല്ലാവരോടുമായി അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു. "മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്താ ഈ പുണ്യാളൻ!" ഭക്തിനിർഭരമായ മിഴികളോടെ അയാൾ മേലോട്ട് നോക്കി.. "അതാരാ..?" അച്ചൻ അതിശയത്തോടെ ചോദിച്ചു. "അച്ചോ ഇത് നമ്മടെ റപ്പായിച്ചേട്ടൻ. പുള്ളി ദീർഘകാലം അങ്ങ് ഗൾഫിലല്ലാരുന്നോ... ഇടവകേലെ വല്ല്യ മൊതലാളിയാ." ലോനപ്പൻ കപ്പ്യാർ അച്ചനോട് അടക്കം പറഞ്ഞു. "ഞാനതല്ല ചോദിച്ചത്; ആ പുണ്യാളൻ ഏതാന്നാ..??" റപ്പായിയും പള്ളിയും ഒന്നടങ്കം ഞെട്ടി!! പത്തുദിവസം മുന്നേ ഇടവകമാറിവന്ന അച്ചനും ആ പുണ്യാളൻ ഏതാണെന്നു മനസ്സിലായില്ല.. കുറച്ചുമാസങ്ങളായി കണ്ടുപരിചയം ഉണ്ടായിരുന്നെങ്കിലും പുണ്യാളന്റെ പേരെന്താണെന്ന് അവിടെയാർക്കും വല്ല്യ നിശ്ചയമില്ലായിരുന്നു. "അച്ചോ അത് നമ്മടെ തക്ലേവൂസ് പുണ്യാളനാ.. നേരത്തെ ഇടവകമാറിപ്പോയ ബഞ്ചമിൻ അച്ചന് വിദേശത്തൂന്ന് വന്ന ഏതോ പരിചയക്കാരൻ കൊണ്ടുകൊടുത്തതാ ഈ പുണ്യാളനെ " ഒരുവിധം എല്ലാ പുണ്യാളൻമാരെക്കുറിച്ചും അറിവുള്ള അന്നമ്മച്ചേടത്തി എണീറ്റുനിന്ന് പറഞ്ഞു. തക്ലേവൂസ്.! തക്ലേവൂസ്.! തക്ലേവൂസ്.! ആ പേര് രണ്ടുമൂന്ന് ആവർത്തി അച്ചൻ മനസ്സിൽ ഉരുവിട്ടു.. കുർബാനകഴിഞ്ഞ് സ്വർണ്ണമാലയ്ക്കു കാവല്നിക്കാൻ കപ്പ്യാരെ ചുമതലപ്പെടുത്തിയിട്ട് പള്ളിമേടയിലെത്തിയ അച്ചൻ തക്ലേവൂസ് പുണ്യാളൻറെ ജീവചരിത്രം തപ്പിയെടുത്ത് ഒരാവർത്തി വായിച്ചു. അപ്പോഴാണ് പുണ്യാളനെക്കുറിച്ച് അച്ചന് ഒരു ഏകദേശ ധാരണ കിട്ടിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിൽവച്ചു പീഢകൾ സഹിച്ചു രക്തസാക്ഷിത്വം വരിച്ചതാണ് തക്ലേവൂസ് പുണ്യാളൻ. അന്ന് ആ നാട്ടിലെ സകല കുടുംബശ്രീയിലും പ്രധാന സംസാരവിഷയം തക്ലേവൂസ് പുണ്യാളനും റപ്പായിയുമായിരുന്നു!. അന്ന് ഉച്ചയൂണിന് ശേഷം അച്ചൻ കൈക്കാരൻമാരെയും കമ്മിറ്റിക്കാരെയും അടിയന്തിരമായി വിളിച്ചുകൂട്ടി. "എത്രയും വേഗം ഒരു രൂപക്കൂട് പണിത് പുണ്യാളനെ അതിലേക്ക് മാറ്റണം.. ഈ അവസ്ഥയിൽ പുണ്യാളനെ വെറുതെ ഇങ്ങിനെ വെക്കുന്നത് ശരിയല്ല." "അതെ അതെ.. വിലപിടിപ്പുള്ള മാലയാ.. വല്ലവനും അടിച്ചോണ്ടുപോയാൽ ആര് സമാധാനം പറയും!!" എല്ലാവരും ഒന്നടങ്കം അച്ചനെ പിന്താങ്ങി. എത്രയും വേഗം രൂപക്കൂട് പണിയാനുള്ള ഏർപ്പാടുകൾ ചെയ്യാൻ കൈകാരന്മാരെ ചുമതലപ്പെടുത്തി. പിറ്റേന്നു വൈകുന്നേരമായപ്പോഴേക്കും പുണ്യാളന്റെ ഇരിപ്പ് ചില്ലുകൂട്ടിലായി. പുണ്യാളനുവേണ്ടി മാത്രം കത്തിക്കാനുള്ള മെഴുകുതിരി കാലുകളും നിരന്നു. കുമ്പസാരക്കൂടിന്റെ സമീപം നിന്ന് അച്ചൻ പുണ്യാളനെ നോക്കി.. ദീപാലംകൃതമായ ചില്ലുകൂട്ടിൽ തക്ലേവൂസ് പുണ്യാളൻ തിളങ്ങിനിൽക്കുന്നു.. ഈ ചില്ലുകൂട് ഒരു കല്ലുവീണാൽ തകരുമല്ലോ എന്ന് അച്ചന് തോന്നി.. "അതെ.. കല്ലുവീണാൽ ചില്ലുകൂട് തകരും.. നമുക്ക് ചില്ലുകൂടിനു പുറത്ത് ഒരു ഇരുമ്പുകൂട് കൂടി പണിതു സുരക്ഷിതമാക്കണം..." കൈക്കാരൻമാരും കമ്മിറ്റിക്കാരുംകൂടി പുതിയ പ്രമേയം പാസാക്കി പിരിഞ്ഞു. അങ്ങിനെ രണ്ടുദിവസം കൊണ്ട് പുണ്യാളന്റെ രൂപം ചില്ലുകൂടോടു കൂടി ഇരുമ്പുകൂട്ടിലേക്ക് മാറ്റപ്പെട്ടു.! ഇതുവരെ വലിയ പരിഗണനയെന്നും കിട്ടിയില്ലെങ്കിലും ഒരൽപ്പം സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരുന്നല്ലോ എന്ന് കൂടുകൾക്കുള്ളിലിരുന്ന് പുണ്യാളൻ സങ്കടത്തോടെ ഓർത്തു. തന്മൂലം തക്ലേവൂസ് പുണ്യാളന് റപ്പായിയോട് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ വന്നു. പള്ളിയുടെ സമീപം താമസിക്കുന്ന ഉലഹന്നാൻ ചേട്ടന്റെ ഡോബർമാൻ കൂട്ടിൽനിന്ന് അഴിച്ചുവിടുമ്പോഴൊക്കെ പള്ളിക്കു ചുറ്റും ഒരുവട്ടം ഓടുമായിരുന്നു. അതുംകൂടി കണ്ടപ്പോൾ തക്ലേവൂസ് പുണ്യാളനു വല്ലാത്ത സങ്കടമായി.. എങ്ങിനെങ്കിലും ഈ കൂട്ടിൽനിന്ന്‌ പുറത്തുകടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പുണ്യാളൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു.. ശാന്തി തേടി അലയുന്നവർക്ക് ഒരുകാലത്തും പഞ്ഞമുണ്ടാവില്ല എന്നത് സാമ്പത്തികമായി നോക്കിയാൽ തീരെ നിസ്സാരമായൊരു അറിവല്ലെന്ന് അച്ചനും കമ്മിറ്റിക്കാരും തിരിച്ചറിഞ്ഞതോടെ പള്ളിയുടെ വരുമാനത്തിൽ കാര്യമായ ഉയർച്ചയുണ്ടായിക്കൊണ്ടിരുന്നു. റപ്പായി അണിയിച്ച മാലയെ മറച്ചുകൊണ്ട് പിന്നേയും ആടയാഭരണങ്ങൾ പുണ്യാളൻറെ ശരീരത്തിൽ സ്ഥാനം പിടിച്ചു. ആയിടയ്ക്കാണ് വർഷങ്ങൾക്കു മുൻപ് അപ്പുനായരുടെ നാല് പോത്തുകളെയും അടിച്ചോണ്ട് രായ്ക്കുരാമാനം ആന്ധ്രയ്ക്കു വണ്ടികേറിയ സക്കറിയ മാനസാന്തരം പ്രാപിച്ചു വീണ്ടും നാട്ടിൽ തിരിച്ചെത്തിയത്. ദിവസങ്ങൾ പിന്നേയും കടന്നുപോയി. നാട്ടിൽപോയിട്ട് സ്വന്തം വീട്ടിൽപോലും പറയത്തക്ക വിലയുണ്ടാകാൻ കഴിയാത്തതിൽ മനംനൊന്ത് റപ്പായി വീണ്ടും ഗൾഫിലേക്ക് മടങ്ങിപ്പോയ അതേ രാത്രിയിൽത്തന്നെ തക്ലേവൂസ് പുണ്യാളന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് സക്കറിയ വീണ്ടും ആന്ധ്രയ്ക്കുള്ള വണ്ടികേറി. ല്‍ 9:38 AM ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു സംഭവം ആണ് ആശുപത്രിയുടെ പുറത്ത് കൂടി ഒരു കുട്ടിയെയും തോളിൽ ഇട്ട് താരാട്ട് പാടി ഉറക്കുന്ന ഒരു ഹോം ഗാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എന്താണ് സംഭവം എന്ന് അന്വേഷണത്തിലായി ഏവരും കായം കുളത്ത് ഉണ്ടായ അപകടത്തിൽ പെട്ട് മാതാവിനെയും ബന്ധുവും ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ അവരുടെ കുട്ടിയെ അന്ന് രാത്രി നോക്കാൻ ഏറ്റെടുത്ത ട്രാഫിക് പോലീസിലെ ഹോംഗാർഡ് കെ.എസ് സുരേഷിന്റെ ദൃശ്യമാണ് അത് തിങ്കളഴിച്ച പുലർച്ചെ കായംകുളം ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ പെട്ടവരെയും കൊണ്ട് ആംബുലൻസിൽ കായംകുളം ആശുപത്രിയിൽ എത്തിയതായിരുന്നു പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ പരിക്ക് ഏൽക്കാതെ ആ കുട്ടി മാത്രം ബാക്കി ആയി ആ കുഞ്ഞിനെ ആര് നോക്കും എന്ന് ആലോചിച്ച് നിന്നപ്പോഴാണ് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു കൊണ്ട് ഹോംഗാർഡ് കെ.എസ് സുരേഷ് വരുന്നത് അതേഹം രാത്രി ഒരു മണി തൊട്ട് പരിക്കേറ്റവരുടെ ബന്ധുക്കൾ വരുന്നത് വരെ ആ കുട്ടിയെ നോക്കുകയായിരുന്നു പുലർച്ചെ ആറ് മണി ഒക്കെ ആയപ്പോൾ ആണ് പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നത് അത് വരെ ആ കുട്ടിക്ക് ഒരു കുറവും വരുത്താതെ അദ്ദേഹം നോക്കി ഈദൃശ്യം എടുത്തത് സന്നദ്ധ പ്രവർത്തകനായ അനസാണ് അദ്ദേഹം പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതിന് ശേഷമാണ് വൈറലായി മാറിയത് കുട്ടിയുടെ നിർത്താതെ ഒള്ള കരച്ചിൽ മാറ്റാനാണ് തോളിൽ ഇട്ട് താരാട്ട് പാട്ട് പാടിയും കളിപ്പിച്ചും പതിയെ പതിയെ കുട്ടിയെ ഉറക്കിയത് എന്നാൽ ഇതിനിടയിൽ അനസ് ദൃശ്യങ്ങൾ പകർത്തുന്നത് എന്നും ഹോംഗാർഡ് കെ.എസ് സുരേഷ് ശ്രദ്ധിച്ചിരുന്നില്ല രാവിലെ ആറുമണിയോടെ കുട്ടിയെ ബന്ധുക്കൾ ഏറ്റെടുക്കുകയായിരുന്നു വീഡിയോ വൈറലായതോടെ കേരള പോലീസ് വരെ കെ.എസ് സുരേഷിനെ അഭിനന്ദനം കൊണ്ട് മൂടുകയായിരുന്നു മിക്കവരും ഒരു നന്മ ചെയ്യാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ ഒന്നും നോക്കാതെ ആ കുഞ്ഞിനെ ഏറ്റെടുത്ത് ഉറങ്ങാതെ ആ രാത്രി മുഴുവനും കാവലിരുന്നു സംരക്ഷണം കൊടുത്ത ഈ ഹോം ഗാർഡ് ആയ കെ.എസ് സുരേഷിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 386 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post “ഈ മുഖമുള്ള എന്നെ കെട്ടാൻ ആരെങ്കിലും വരുവോ അമ്മാ” , അങ്ങനെ ഒരു ചോദ്യം അമ്മയോട് ചോദിക്കുമ്പോൾ അമൃതയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു December 5, 2022 “വിശന്നിട്ടാ അമ്മെ , ചോറ് താ അമ്മെ” എന്ന് രണ്ടാനമ്മയോട് ചോദിച്ച കു.ഞ്ഞിന് രണ്ടാനമ്മ നൽകിയ ശിക്ഷയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് December 5, 2022 കേരളത്തിന്റെ ദത്തുപുത്രി ഹനാനെ ട്രെയിൻ യാത്രക്കിടെ കടന്നു പിടിച്ചു , ലൈവിൽ എത്തി ദുരനുഭവം വെളിപ്പെടുത്തിയ ഹനാന്റെ വീഡിയോ കാണാം December 5, 2022 വെളിച്ചമൊക്കെ തിരിച്ചറിഞ്ഞുതുടങ്ങി , ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന വിശേഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്‍മി December 5, 2022 കേരളത്തിന്റെ ദത്തുപുത്രി ഹനാനെ ട്രെയിൻ യാത്രക്കിടെ കടന്നു പിടിച്ചു , ലൈവിൽ എത്തി ദുരനുഭവം വെളിപ്പെടുത്തിയ ഹനാന്റെ വീഡിയോ കാണാം December 5, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
മനുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത് ആണ് നായകൾ. അവയോടുള്ള സമയം ചിലവിടാൻ ഒരാളുടെ മാനസിക സംഘർഷങ്ങൾ കുറക്കാൻ വളരെ അധികം സഹായിക്കുകയും ചെയ്യുന്നു. ചില സമയങ്ങൾ ഇവയോടൊപ്പം കറങ്ങി നടക്കുന്നത് നമ്മളെ ധനികരും ആക്കാം. മ്യൂട്ട്സ് കാനായിൻ കാന്റിന, ടെക്സസിലെ ഡള്ളാസിനു സമീപം ഫോർട്ട് വർത്തിലെ ഒരു നായ് പാർക്ക്, ഇന്റേണുകൾക്ക് നായ്ക്കുട്ടികൾക്ക് ഒരു മണിക്കൂർ നോക്കുന്നതിന് $ 100 നൽകുന്നു. ഒരു കെയർ ടക്കർ ആയിത്തീരുന്നതിന് ഒരാൾക്ക് നായ് പാർക്കിൽ ഇന്റേൺ ആയി ജോലി നോക്കണം. ഭക്ഷണം, മദ്യം എന്നിവയും അവിടെ ലഭിക്കുന്നു. ഭാഗ്യമുള്ള ഇന്റെർന്നുകൾക്ക് മണിക്കൂറിന് അവരുടെ നായ്ക്കുട്ടികളെ നോക്കാൻ 7000 രൂപ ലഭിക്കുന്നു. അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ അവർ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി. അപേക്ഷകൻ ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്യാനും. അതും ഒരു നായക്കൊപ്പം അതുല്യമായ അല്ലെങ്കിൽ അതിശയകരമായ രീതിയിൽ നിൽക്കുന്നതായിരിക്കണം. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ഒരു വീടായാല്‍ അതിഥികളും ബന്ധുക്കളും എത്തുക സര്‍വ്വസാധാരണം. വീട്ടിലെത്തുന്ന അതിഥികളെ വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുന്നതാകും ഉത്തമമെന്ന് ആചാര്യന്മാര്‍ പറയുന്നു. രത്നങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാര വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കി വെയ്ക്കണം. വീട്ടിലെ പ്രായം ചെന്നവരും രോഗികളുമായ ആളുകള്‍ തെക്കു പടിഞ്ഞാറെ മുറിയില്‍ തെക്കോട്ട് തല വെച്ചുവേണം ഉറങ്ങാന്‍.അസുഖങ്ങള്‍ വേഗം ഭേദമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. സൂര്യഗ്രഹണ ദിവസമോ ചന്ദ്രഗ്രഹണ ദിവസമോ ഗ്രഹണത്തിന്റെ കൃത്യസമയം മനസ്സിലാക്കുക. ഗ്രഹണം പൂര്‍ണ്ണമാകുന്ന സമയം കണക്കുകൂട്ടുക. അത് പൂര്‍ണ്ണതയിലെത്തിയ ശേഷം സാവകാശം ഗ്രഹണം കുറഞ്ഞുവരും.സൂര്യനായാലും ചന്ദ്രനായാലും അതിന് ശേഷം സാവകാശം അതിന്റെ പ്രഭാവം വീണ്ടെടുക്കും. ഇത്തവണത്തെ ചന്ദ്രഗ്രഹണം ആരംഭം ജൂലൈ 17നു പുലര്‍ച്ചെ 12.11.45 മുതല്‍ മോക്ഷം (അവസാനം) പുലര്‍ച്ചെ 05.49.34 വരെയാണ്. സ്പര്‍ശം: പുലര്‍ച്ചെ 01.30.57 , മദ്ധ്യം: പുലര്‍ച്ചെ 03.00.36. ഗ്രഹണം ക്ഷയിച്ചുവരുന്ന ആ അവസരത്തില്‍ ഏതെങ്കിലും ഒരു കടബാധ്യതയുള്ള പണം കൊടുക്കുകയോ ഇടപാട് പൂര്‍ണ്ണമായും തീര്‍ക്കുകയോ ചെയ്യണം. ഒരു ചെറിയ തുകയാണെങ്കില്‍ പോലും ആ സമയത്ത് കടമുള്ള ആളിന് കൊടുക്കണം. നിരവധി വരുമാനങ്ങളിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ മറ്റ് കടങ്ങള്‍ അത്ഭുതകരമായി ഒഴിവാകാന്‍ ഇതിടയാക്കുമെന്നാണ് വിശ്വാസം. See also സന്താനദുഖങ്ങള്‍മാറാന്‍ നാളെ ഭീഷ്മാഷ്ടമിദനത്തില്‍ ചെയ്യേണ്ടത് Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട് പനിയോ ചുമയോ ഉണ്ടെങ്കില്‍ കോവിഡ്-19 ടെസ്റ്റ് ചെയ്യണോ? ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് ഇതാണ് കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക് കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ് കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്
കെഎംസിസി പ്രവർത്തനങ്ങള്‍ സജീവമാക്കുന്നതിനും സംഘടനാ ദൗത്യം കൂടുതൽ ജനകീയമാക്കുന്നതിനും വിവിധ സാമൂഹിക തലങ്ങളിൽ കെ.എം.സി.സി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി ജിദ്ദ - മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന One Day Assembly (Gathering for Society Empowerment) യാണ് നിറവ് 2022. പ്രവാസ ലോകത്ത് കുട്ടികൾ, കുടുംബിനികൾ എന്നിവർക്കിടയിലേക്കു കൂടി കെ.എം.സി.സി പ്രവർത്തനം വ്യാപിപ്പിക്കുകയും സാമൂഹിക ശാക്തീകരണത്തിൽ അവരുടെ പങ്ക് കൂടി ഉപയോഗപ്പെടുത്തുകയും, പ്രവാസ ലോകത്ത് അത്തരം വിഭാഗത്തിന് കൂടുതൽ നവോന്മേഷം നൽകുക എന്നതാണ് One Day Assembly ലക്ഷ്യമിടുന്നത്. ജില്ലാ കെ.എം.സി.സി മുമ്പ് നടത്തിയിരുന്ന ReDesign പ്രവർത്തക ക്യാമ്പിന്റെ തുടർച്ചയായിട്ടാണ് One Day Assembly നടക്കുന്നത്. One Day Assembly യുടെ ഘടനയും അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും:- 2022 നവംബർ 11 ന് വെള്ളിയാഴ്ച 2:30 pm മുതൽ 10:30 pm വരെ ബാഗ്ദാദിയ്യ സിറ്റി മാക്സിന് എതിർ വശത്തുള്ള (ശറഫിയ്യ തലാൽ സ്‌കൂളിന് സമീപം) കറം ജിദ്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത സംഗമം. പ്രധാനമായും 2 സെഷനുകളായാണ് One Day Assembly നടത്തപ്പെടുന്നത്. സെഷൻ 1: (03:00 pm - 06:00 pm), ഇൻസ്പിരേഷണൽ സ്പീച്ച് ഫോർ ഫാമിലി - (സീറ്റുകൾ പരിമിതമായതിനാൽ പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം, രജിസ്‌ട്രേഷൻ ലിങ്ക് താഴെ ലഭ്യം. ഇഖാമയിലുള്ളവർക്കും, വിസിറ്റ് വിസയിലുള്ളവർക്കും റജിസ്‌ട്രേഷൻ നടത്താവുന്നതാണ്.) വിഷയം: കുടുംബം; പ്രഥമം, പ്രധാനം സെഷൻ 2: (06:30 pm - 10:00 pm), പ്രശസ്ത കലാകാരന്മാർ നടത്തുന്ന വിവിധ കലാ പ്രകടനങ്ങൾ. വിശദ വിവരങ്ങളും പ്രോഗ്രാം ഷെഡ്യൂളുകളും യഥാ സമയം അറിയിക്കുന്നതാണ്. മെയിൻ ഓഡിറ്റോറിയത്തിൽ സെഷൻ 1 ഇൻസ്പിരേഷണൽ സ്പീച്ച്, ഹെൽത് അവയർനെസ് പ്രോഗ്രം എന്നിവ നടക്കുമ്പോൾ, സംഗമത്തിൽ പങ്കെടുക്കുന്ന ദമ്പതിമാരുടെ കുട്ടികൾക്ക് സബ് ഓഡിറ്റോറിയത്തിൽ, പ്രത്യേക ഒരുക്കങ്ങൾ ആവശ്യമില്ലാത്ത ഓഫ് സ്റ്റേജ് മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. സെഷൻ 1ന് മണ്ഡലം കമ്മിറ്റികൾ മുഖേനെ പ്രീ-റജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. റജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന നിശ്ചിത എണ്ണം പേർക്ക് മാത്രമേ പ്രവേശനം നൽകാനാവൂ. രജിസ്‌ട്രേഷൻ നവംബര്‍ 5 നോ, നിശ്ചിത എണ്ണം തികയുന്ന മുറക്കോ ക്ളോസ് ചെയ്യുന്നതാണ്. റജിസ്‌ട്രേഷൻ അപ്പ്രൂവൽ യഥാസമയം അറിയിക്കുന്നതാണ്. ആൺ/പെൺ വ്യത്യാസമില്ലാതെ ഏകാംഗമായും സകുടുംബമായും സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. ഏകാംഗമായും സകുടുംബമായും പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ടതാണ്. പുരുഷ വനിതാ അംഗങ്ങൾക്ക് വെവ്വേറെ ഏർപ്പെടുത്തിയ ഇരിപ്പിട സൗകര്യങ്ങൾ സംഗമത്തിലുടനീളം ഉപയോഗപ്പെടുത്തേണ്ടതാണ്. വനിതാ അംഗങ്ങൾക്കായി വനിതാ വളണ്ടിയർമാരുടെ സേവനം ഓഡിറ്റോറിയത്തിൽ ലഭ്യമായിരിക്കും. ഉച്ചക്ക് 03:00 മുതൽ വൈകുന്നേരം 06:00 വരെ നടക്കുന്ന സെഷൻ 1; ഇൻസ്പിരേഷണൽ സ്പീച്ച് ഫോർ ഫാമിലി യിൽ മുഴുവൻ സമയം പങ്കെടുക്കാൻ സാഹചര്യമുള്ളവർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ഇടക്ക് വെച്ച് യാതൊരു കാരണവശാലും ചെക്ക് ഔട്ട് ചെയ്യാവുന്നതല്ല. സംഗമത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ സാംസ്ക്കാരിക മാന്യത പുലർത്തുന്ന വസ്ത്രധാരണം സംഗമലുടനീളം ഉണ്ടായിരിക്കേണ്ടണ്ടതാണ്. കെ.എം.സി.സി പ്രവർത്തന രംഗത്ത് പ്രായോഗികമായി നടപ്പിൽ വരുത്താൻ കഴിയുന്ന ആശയങ്ങൾ സദസിൽ അവതരിപ്പിക്കുന്നതിന് കുടുംബിനികൾക്ക് സാഹചര്യമുണ്ടായിരിക്കുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി സംഘാടക സമിതിയുടെ അനുമതിയോടെയായിരിക്കും ഇത്തരം ആശയങ്ങൾ അവതരിപ്പിക്കാൻ സാധിക്കുക.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 24.11.2022 തീയതിയില്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുന്നതാണ്. ടി സിറ്റിങ്ങില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്‌തുമതത്തില്‍പ്പെട്ട സി.എസ്‌.ഐ, പെന്തക്കോസ്‌ത്‌ എന്നിവരുടെ പ്രശ്‌നങ്ങളെപ്പറ്റി കേരള സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷന്‍ പഠന റിപ്പോര്‍ട്ട്‌ Report on Khabarstan submitted to Honb'le Chief Minister by the Chairman, State Minority Commission on 12.09.2022. ഡെപ്യൂട്ടേഷൻ ഒഴിവ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ് -1), ചെയർമാന്റെ പേഴ്സണൺ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് 19.11.2022 ന് കണ്ണൂരില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല സിറ്റിങ്ങ് 19.11.2022 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നതാണ്. ആയതില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കുന്നതും പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്.
42 വയസ്സ്‌, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന്‍ ദേവദത്തന്‍.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്‌.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്‌. View my complete profile Saturday, October 20, 2007 ബൂലോഗവിചാരണം- 6 വായനാസമൂഹം- ഒരു കുസൃതി പരീക്ഷണം വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന്‍ ക്രമേണ സമ്പാദിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്. ആരാണ്‌ വായനക്കാരന്‍ എന്നത് എന്താണ്‌ എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന്‍ സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര് ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി. ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന്‍ വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ്‌ ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ? മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച. എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല. പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്‍, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ. നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ്‌ ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്വ്വ ജന്മത്തില്‍ കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ഈ പരീക്ഷണം എന്തിനാണ്‌? ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍. ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍. അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്. [ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ] Posted by ദേവന്‍ at 3:17 AM 24 comments: Labels: boologam Tuesday, October 16, 2007 മോബ് ജസ്റ്റിസിന്റെ കാലം വരവായി മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്‌. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്. ആധുനിക ലോകത്തിന്‌ ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു. കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം. ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു. സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍. അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ്‌ ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ്‌ ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി. മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌? ൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ ൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം ൩ അരക്ഷിതത്വബോധം ൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും. ൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്‌. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ഇക്കാലത്തും നിലവിലുള്ളത്. ചൈനയില്‍ ഈ അടുത്ത സമയത്ത് ഒരു സൈക്കിള്‍ യാത്രക്കാരിയെ കാര്‍ യാത്രക്കാരി ഇടിച്ചുകൊന്ന ഒരു സംഭവം ഡിസ്കഷന്‍ ഫോറത്തില്‍ പോസ്റ്റ് ആയി വന്നു. അവളുടെ കാറടിച്ചു തകര്‍ക്കണം, കാലു വെട്ടണം എന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ പോലീസ് ഫോറം അടച്ചുപൂട്ടാന്‍ ഹോസ്റ്റിനു നിര്‍ദ്ദേശം നല്‍കി. "ലിഞ്ച്ചിങ്ങ് തെമ്മാടികളുടെ രീതിയാണ്‌. ഓണ്‍ലൈന്‍ ലിഞ്ച്ചിങ്ങ് നടത്തുന്നവര്‍ സൈബര്‍ തെമ്മാടികളും. നമ്മുടെ നീതിബോധത്തിനതു യോജിക്കില്ല." എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ പോസ്റ്റ് രാജീവ് ചേലനാട്ടിന്റെ അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ എന്ന പരിഭാഷയ്ക്ക് സമര്‍പ്പിക്കുന്നു. നന്ദി
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ദൈവത്തോട് വേണ്ട വിധത്തിലുള്ള ഒരു പ്രതികരണം – WFTW 13 ഡിസംബർ 2020 February 4, 2021 | Comments closed സാക് പുന്നന്‍ ദൈവം നിങ്ങൾക്കു ചെയ്തിരിക്കുന്ന സകല കാര്യങ്ങളും കണക്കിലെടുത്തു കൊണ്ട് ദൈവത്തോടുള്ള തൃപ്തികരമായ ഒരു പ്രതികരണം എന്താണ്? അത് നിങ്ങൾ നന്ദി വാക്കുകൾ പറയുന്നതു കൊണ്ട് മാത്രം മതിയാകുകയില്ല. റോമർ 12 (അധ്യായം മുഴുവൻ) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. ദൈവത്തിൻ്റെ മനസ്സലിവു കണക്കിലെടുത്തുകൊണ്ട്, നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് ഇവിടെ പറയുന്നു : 1. ഒന്നാമത്, നിങ്ങളുടെ ശരീരത്തെ ജീവനുള്ള ഒരു യാഗമായി അവിടുത്തേക്കു സമർപ്പിക്കുക (റോമ. 12:1) . ‘യാഗം’ എന്ന വാക്ക് സൂചിപ്പിക്കുന്നത് കർത്താവിനു നിങ്ങളുടെ ശരീരത്തെ നൽകുന്നതിന് നിങ്ങൾ ഒരു വില കൊടുക്കേണ്ടതുണ്ട് എന്നാണ്. എന്തോ ഒന്ന് യാഗമാക്കപ്പെടേണ്ടതുണ്ട്- അത് നിങ്ങളെ തന്നെ പ്രസാദിപ്പിക്കേണ്ടതിന് നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ ശക്തമായ സ്വയേച്ഛയെയാണ്- നിങ്ങളുടെ കണ്ണുകൾ, കൈകൾ, നാവ്, നിങ്ങളുടെ ഇന്ദ്രിയങ്ങൾ, വികാരങ്ങൾ മുതലായവ. 2. നിങ്ങളുടെ മനസ്സ് പുതുക്കപ്പെടേണ്ടതിന് സമർപ്പിക്കുക (റോമ.12:2)- അതായത് മനുഷ്യരെയും ചുറ്റുപാടുകളെയും ദൈവം നോക്കുന്നതുപോലെ നോക്കുക. ഇവിടെയാണ് നിങ്ങൾക്കു നിങ്ങളെ തന്നെ വെടിപ്പാക്കേണ്ടത്, പെൺകുട്ടികളെ നോക്കുന്നതിലുള്ള അശുദ്ധിയിൽ നിന്ന്, നിങ്ങളെ ഉപദ്രവിച്ചവരെ കാണുമ്പോഴുണ്ടാകുന്ന കയ്പിൽ നിന്ന്, നിങ്ങൾ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടപ്പെടാത്തവരോടും ഉള്ള മുഖപക്ഷത്തിൽ നിന്ന്, ഭാവിയെയോ ചുറ്റുപാടുകളെയോ നോക്കുമ്പോഴുണ്ടാകുന്ന അവിശ്വാസം, വിഷമം, ഭയം ഇവയിൽ നിന്ന്. ദൈവം ആ വ്യക്തിയെയോ സാഹചര്യത്തെയോ എങ്ങനെയാണ് നോക്കുന്നത് എന്ന് എപ്പോഴും നിങ്ങളോടു തന്നെ ചോദിക്കുക. അങ്ങനെയല്ലാതെ അവയെ നോക്കുന്ന എല്ലാ രീതികളിൽ നിന്നും നിങ്ങളെത്തന്നെ വെടിപ്പാക്കുക. 3. നിങ്ങളെ കുറിച്ചു തന്നെ ഉന്നതമായി ചിന്തിക്കരുത് (റോമ. 12:3). നിങ്ങളുടെ ആത്മീയതയുടെ യഥാർത്ഥ അളവുകോൽ നിങ്ങളുടെ അറിവിൻ്റെയോ എരിവിൻ്റെയോ അളവല്ല. എന്നാൽ നിങ്ങളുടെ വിശ്വാസത്തിൻ്റെ അളവാണ്. 4. ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന വരങ്ങളും താലന്തുകളും ഉപയോഗിച്ച് ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിൽ നിങ്ങൾക്കുള്ള ശുശ്രൂഷ നിർവ്വഹിക്കുക (റോമ.12:4-8). ഒരു താലന്തു ലഭിച്ച ആ മനുഷ്യൻ ചെയ്തതുപോലെ നിങ്ങളുടെ താലന്ത് മണ്ണിൽ (ലോകത്തിൽ) കുഴിച്ചിടരുത്. ദൈ‌വത്തെ സേവിക്കുന്നതിൽ എരിവുള്ളവരായിരിക്കുകയും (റോമ.12:11) ഇടവിടാതെ പ്രാർത്ഥിക്കുകയും ചെയ്യുക. (ദൈവത്തെ കേൾക്കുകയും ദൈവത്തോട് സംസാരിക്കുകയും ചെയ്യുക) (റോമ.12:12). 5. തീയതിനെ വെറുത്ത് നല്ലതിനോട് പറ്റിക്കൊൾവിൻ (റോമ.12:9). രണ്ടാമതു പറഞ്ഞ കാര്യം ചെയ്യുന്നത് ആദ്യത്തേതു ചെയ്യുവാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമുള്ളതാക്കി തീർക്കുന്നു. 6. എല്ലാ സഹോദരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക കാരണം അവർ യേശുവിൻ്റെ ഇളയ സഹോദരന്മാരാണ് (റോമ.12:9,10). അവർക്ക് നന്മ ചെയ്യുക (റോമ.12:13). സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുകയും കരയുന്നവരോടു കൂടെ കരയുകയും ചെയ്യുക (റോമ.12:15). എല്ലാവരോടും താഴ്മയുടെ മനോഭാവം ഉള്ളവരായിരിക്കുക- പ്രത്യേകിച്ച് ദരിദ്രരോടും ക്രിസ്തുവിൻ്റെ ശരീരത്തിൽ വരങ്ങൾ കുറവുള്ളവരോടും (റോമ.12:16). 7. എല്ലാവരെയും സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക, പ്രത്യേകിച്ച് നിങ്ങൾക്കു ദോഷം ചെയ്തവരെ (റോമ.12:14,17,21). കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ. നിങ്ങളോട് ദോഷം ചെയ്തവരോട് പ്രതികാരം ചെയ്യുകയോ അവർക്ക് എന്തെങ്കിലും തിന്മയായതു ഭവിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുകയോ ചെയ്യരുത്. അവർക്കു നന്മ ചെയ്ത് നന്മയാൽ തിന്മയെ ജയിക്കുക. തിന്മയെ അധികം തിന്മകൊണ്ടു ജയിക്കാൻ ശ്രമിക്കുന്നവരെ കൊണ്ട് ഇന്നു ലോകം നിറഞ്ഞിരിക്കുന്നു. എന്നാൽ തിന്മയ്ക്ക് ഒരിക്കലും തിന്മയെ ജയിക്കാൻ കഴിയില്ല. നന്മയ്ക്കു മാത്രമേ തിന്മയെ ജയിക്കാൻ കഴിയൂ, കാരണം തിന്മയേക്കാൾ കൂടുതൽ ശക്തിയുള്ളതു നന്മയ്ക്കാണ്. ഇതാണ് യേശു കാൽവറിയിൽ പ്രദർശിപ്പിച്ചത്. ദൈവം നിങ്ങളുടെ വഴികളിൽ അയയ്ക്കുന്ന കഷ്ടതകളിൽ സഹിഷ്ണുതയുള്ളവരായിരിക്കുകയും നിങ്ങളെ യേശുവിനെ പോലെ ആക്കേണ്ടതിനു വേണ്ടി പ്രത്യേകം രൂപ കല്പന ചെയ്യപ്പെട്ടവയാണ് അവയെല്ലാം, എന്ന പ്രത്യാശയിൽ സന്തോഷിക്കുകയും ചെയ്യുക (റോമ.12:12). ഈ വിധത്തിലാണ് ദൈവം നമുക്കു വേണ്ടി ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങൾക്കും, നമ്മോടു വീണ്ടും വീണ്ടും ക്ഷമിക്കുന്നതിൽ അവിടുന്നു കാണിച്ച കരുണയുടെ ധനത്തിനും നാം അവിടുത്തോട് വാസ്തവത്തിൽ നന്ദിയുള്ളവരാണെന്നു തെളിയിക്കുന്നത്.
അങ്ങനെ ജയിലിലെ ഒന്‍പതാം പുലരിയും പിറന്നു. പ്രതീക്ഷയുടേതായ ഒരു നേരിയ വെളിച്ചം എല്ലാവരുടെയും മുഖത്തുണ്ട്. ദിനചര്യകള്‍ എല്ലാം പതിവിന്‍ പടി നടന്നു. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഉച്ചയായി, വൈകുന്നേരമായി. നാലുമണിയ്ക്കുള്ള “ഇന്റെര്‍വ്യൂ“വില്‍ വിവരമെത്തി, സെഷന്‍സ് കോടതി ഞങ്ങള്‍ക്ക് ജാമ്യമനുവദിച്ചിരിയ്ക്കുന്നു! ആ വിവരം ഒരു വൈദ്യുതിപ്രവാഹം പോലെയാണ് മനസ്സിലൂടെ പാഞ്ഞുപോയത്. കാത്തു കാത്തിരുന്ന സന്തോഷം ഉള്ളിലേയ്ക്ക് കുത്തിയൊലിച്ച പോലെ ! എന്നാല്‍ ഇന്നു പോക്കു നടക്കില്ല..! കോടതിയില്‍ നിന്നുള്ള കടലാസുകളൊക്കെ ജയിലെലെത്തി വരാന്‍ സമയമെടുക്കും. നാളെ ഉച്ചയായായേക്കും. എന്നാലും സാരമില്ല. നാളെ പോകാമെന്നൊരു പ്രതീക്ഷയായല്ലോ.. വിഷാദം മാറി മനസ്സ് തെളിഞ്ഞതോടെ ജയിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നു. ഒക്കെ ഒന്നുകൂടി ആസ്വദിച്ചു കണ്ടുകളയാമെന്നൊരു തോന്നലായി. കാന്റീനില്‍ നിന്നും ചായയും കടിയും വാങ്ങിക്കഴിച്ചു. കണ്ടെംഡ് സെല്ലുകളെ ഒന്നു കൂടി ദൂരെ നിന്നു നോക്കി ക്കണ്ടു. ഈ സെല്ലുകള്‍ക്ക് എന്തുമാത്രം കഥകള്‍ പറയാനുണ്ട് ! കയ്യൂര്‍ സമര സേനാനികളായ അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പു എന്നിവര്‍ കിടന്നതവിടെയാണ്. അവരുടെ ജീവന്‍ പറിച്ചെടുത്ത തൂക്കുമരം അതിനടുത്തു തന്നെയുള്ള കെട്ടിടത്തിലുണ്ട്. അവയൊന്നും അടുത്തുകാണാന്‍ കഴിഞ്ഞില്ല എന്ന ഖേദം ഉള്ളില്‍ തിങ്ങി. ഞങ്ങള്‍ എത്തുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയത്. കണ്ണൂര്‍ ജയിലിലെ അവസാന തൂക്കിക്കൊല അതായിരുന്നു എന്നുതോന്നുന്നു. (അതോ വാകേരി ബാലകൃഷ്ണനോ? കൃത്യ ഓര്‍മ്മയില്ല ). നമ്മുടെ രാമനടക്കമുള്ള ആള്‍ക്കാര്‍ അന്നു ജയിലിലുണ്ടായിരുന്നു. ഞാന്‍ അവനോട് അന്നത്തെ ജയിലിലെ അവസ്ഥയെപറ്റി ചോദിച്ചു. തൂക്കിക്കൊല വെളുപ്പിന് അഞ്ചുമണിയ്ക്കാണ് നടപ്പാക്കുക. പല സിനിമകളിലും ആ ദൃശ്യങ്ങള്‍ - പ്രത്യേകിച്ചും “സദയം” എന്ന ചിത്രത്തില്‍‌ - കണ്ടിട്ടുണ്ടാകും. ഒരാളെ ഇഞ്ചിഞ്ചായി മരണത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുമ്പോള്‍, അതെത്ര കൊടിയ കുറ്റവാളിയായാലും, സഹതാപം ഉണ്ടാകും. റിപ്പറിനെ തൂക്കിലിട്ട ആ തലേരാത്രി ജയിലില്‍ ആകെ മൂകത ആയിരുന്നത്രേ! പലരും ആഹാരം കഴിച്ചില്ല. ആ വെളുപ്പിന്, അഞ്ചുമണിയ്ക്ക് തൂക്കുകയറില്‍ ഒരു ജീവന്‍ പിടയുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതിനാല്‍ ചിലരൊക്കെ പ്രാര്‍ത്ഥനയില്‍ ഇരുന്നു. കണ്ണൂര്‍ സെ‌ന്‍‌ട്രല്‍ ജയിലില്‍ എ.കെ.ജി., നായനാര്‍, കെ.പി.ആര്‍ ഗോപാലന്‍, എ.വി.കുഞ്ഞമ്പു ഇങ്ങനെ അനേകം മഹാരഥന്മാര്‍ തടവില്‍ കിടന്നിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ധാരാളം രാഷ്ട്രീയ നേതാക്കന്മാരെ ഇവിടെ തടവിലിട്ടിരുന്നു. കൂടാതെ ഒട്ടനവധി നക്സലൈറ്റ് പ്രവര്‍ത്തകരും ഇവിടെ കിടന്നിട്ടുണ്ട്. അന്നൊക്കെ ക്രൂരമായ പല മര്‍ദ്ദനമുറകളും തടവുകാരുടെ മേല്‍ പ്രയോഗിയ്ക്കപെട്ടിരുന്നു. ഒരു നക്സല്‍ സുഹൃത്ത് എന്നോടു പറഞ്ഞത്, സെല്ലിലാകെ തണുത്ത വെള്ളമൊഴിച്ചിട്ടാണ് അവരെ തടവിലിട്ടത് എന്നാണ്. ചിലരെ ഐസുകട്ടയില്‍ കിടത്തിയിട്ടുണ്ടത്രേ! പിന്നെ ക്രൂരമായ അനേകം ഭേദ്യമുറകള്‍ വേറെയും. പിറ്റേന്നത്തെ പുലരിയ്ക്ക് നല്ല സൌന്ദര്യമായിരുന്നു. വെയിലിന് പൊന്‍‌തിളക്കം. മുറ്റത്തെയും വളപ്പിലെയും മാവുകളിലിരുന്ന് പാടിയ കുയിലുകളുടെ ശബ്ദത്തിന് വല്ലാത്ത മാധുര്യം. കാക്കകളുടെ “ക്രാ ക്രാ“ ശബ്ദം പോലും ഹൃദ്യം. അവിടവിടെ വന്നിരുന്ന് കിലുകിലാ ചിലച്ച കുരുവികളെ ഞാന്‍ വാത്സല്യത്തോടെ നോക്കി. ഞങ്ങള്‍ പോകുകയാണല്ലോ..! ഇനി നിങ്ങളെ കാണുകയില്ല...! എന്റെ സന്തോഷം മനസ്സിലായിട്ടെന്നവണ്ണം അവര്‍ അവിടെയൊക്കെ തന്നെ ചുറ്റിപ്പറ്റി നിന്നു. ടാങ്കില്‍ നിന്നും തണുത്ത വെള്ളം കോരി കുളിച്ചു. ബ്ലോക്കിന്റെ വളപ്പ് ഒന്നുകൂടി ചുറ്റി നടന്നു കണ്ടു. ഇവയൊന്നും ഇനി കാണാന്‍ ആഗ്രഹിയ്ക്കുന്നില്ലല്ലോ..നെയ്ത്തുശാലയില്‍ നിന്നും ചാടുകളുടെ ചടുല താളം അനവരതം ഉയരുന്നുണ്ട്. തടവുകാരെല്ലാം പതിവു പരിപാടികളില്‍ തന്നെ. ചിലര്‍ ക്യാരംസ് കളിയ്ക്കുന്നു. ബീഡി കത്തി കത്തി, തീ ചുണ്ടില്‍ മുട്ടാനാകും വരെ വലിച്ച്, എന്തെല്ലാമോ ചിന്തകളില്‍ ലയിച്ചിരിയ്ക്കുന്നു മറ്റുചിലര്‍. ബാങ്കിലെ കറങ്ങുന്ന കസേരയിലിരുന്ന ഉദ്യോഗം ഭരിച്ചയാള്‍ പതിവുപോലെ നനഞ്ഞൊട്ടിയ തോര്‍ത്തുമുടുത്ത് വെള്ളം കോരുന്നു. മറ്റു ചിലര്‍ അകലെയുള്ള കല്‍പ്പണകളില്‍ കല്ലു കൊത്തുന്നു. പ്രതീക്ഷകളില്ലാത്തതിനാല്‍ ആ മുഖങ്ങള്‍ നിര്‍വികാരമാണല്ലോ ‍.. ഞങ്ങള്‍ പോകുന്നു എന്നറിഞ്ഞ് രാമനും ജോഷിയ്ക്കും വിഷമം. ഞാന്‍ എന്റെ തുണികള്‍ ഒക്കെ അടുക്കി വയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ ജോഷി എന്റെ അടുത്ത് നിലത്തിരുന്നു. “ചേട്ടനൊക്കെ രക്ഷപെട്ടല്ലോ അല്ലേ..?” “സാരമില്ല ജോഷി..ഒക്കെ ശരിയാകും. നീ വിഷമിയ്ക്കാതിരിയ്ക്കൂ..” അവന്‍ കുറേ നേരം തല കുമ്പിട്ടിരുന്നു. ആ മുഖത്തെ വിഷമം വായിച്ചെടുക്കാം. “ചേട്ടനേതായാലും പോകുവല്ലേ. എനിയ്ക്ക് ആ തോര്‍ത്തും മുണ്ടും തരാമോ? ” ഞാന്‍ നിശബ്ദനായി അവനെ നോക്കി. ലക്ഷപ്രഭുവായി ജീവിയ്ക്കേണ്ട യുവാവ്. വിധി അവനെ എവിടെയെത്തിച്ചു എന്നു നോക്കൂ ! ഉപയോഗിച്ചു മുഷിഞ്ഞ ഒരു തോര്‍ത്തിനും മുണ്ടിനും കൈനീട്ടുകയാണവന്‍. “തരാം..” ഞാനവന്റെ തോളില്‍ കൈവച്ചു പറഞ്ഞു. ഞങ്ങളുടെയെല്ലാവരുടെയും തോര്‍ത്തുകളും മുണ്ടുകളുമൊക്കെ ഓരോ ആള്‍ക്കാര്‍ വന്നു ചോദിച്ചു. ആരും ജാമ്യത്തിലെടുക്കാനില്ലാത്ത റിമാന്‍ഡു തടവുകാരാണ് അവരൊക്കെ. ശിക്ഷിയ്ക്കപെട്ടവരല്ലാത്തതിനാല്‍ ജയില്‍ വസ്ത്രം കിട്ടില്ല. മറ്റു യാതൊരു വരുമാനവുമില്ലാത്തതിനാല്‍ കാന്റീനില്‍ നിന്നു വാങ്ങാനും കഴിയില്ല. കോടതി അവരെ ശിക്ഷിയ്ക്കുകയോ വെറുതെ വിടുകയോ ചെയ്യും വരെ അവര്‍ക്കാകെയുള്ള സാധ്യത, ഇതേ പോലെ ജാമ്യത്തില്‍ പോകുന്നവരുടെ തുണികള്‍ ചോദിച്ചു മേടിയ്ക്കുക എന്നതു മാത്രമാണ്. ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പ്രതീക്ഷയോടെ ഇരിയ്ക്കെ ഒരു വാര്‍ഡന്‍ വന്ന് ഞങ്ങളോട് പോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. ഹോ..ആ നിമിഷത്തിന്റെ സന്തോഷം എങ്ങനെ പറഞ്ഞറിയിയ്ക്കും ? വീട്ടില്‍ നിന്നും കൊടുത്തു വിട്ട പുതിയ വസ്ത്രങ്ങള്‍ ധരിച്ച് ഞങ്ങളെല്ലാം പോകാന്‍ റെഡിയായി. എന്റെ തോര്‍ത്തും മുണ്ടും മടക്കി ഞാന്‍ ജോഷിയ്ക്ക് കൊടുത്തു. മറ്റുള്ളവരും അവരുടെ ചില വസ്ത്രങ്ങള്‍ പലര്‍ക്കായി കൊടുത്തു. നിധികിട്ടിയ സന്തോഷത്തോടെ ആണവര്‍ അവ സ്വീകരിച്ചത്. ബ്ലോക്കില്‍ ഇനിയുമുള്ള മറ്റു സഖാക്കളോടൊക്കെ യാത്ര പറഞ്ഞ്, ഞങ്ങള്‍ സ്വന്തം ജമുക്കാളം, പാത്രം ഗ്ലാസ് ഇവയുമായി ഹാളിനു വെളിയിലിറങ്ങി. രാമനും ജോഷിയും മറ്റു ചിലരും ഞങ്ങളെ നോക്കി കൈവീശി. അറിയാതെ ഒരു നൊമ്പരം എവിടെയോ മുള പൊട്ടിയോ...? സെന്‍‌ട്രല്‍ ടവറില്‍, ഞങ്ങള്‍ക്കുപയോഗിയ്ക്കാന്‍ തന്ന വസ്തുക്കള്‍ തിരികെ ഏല്പിച്ച് ഞങ്ങള്‍ താഴെ ജയില്‍ കവാടത്തിലുള്ള ഓഫീസിലേയ്ക്ക് നടന്നു. രണ്ടാം നിലയിലാണ് ജയില്‍ സൂപ്രണ്ട് അടക്കമുള്ളവരുടെ ഓഫീസ്. അവിടെ ഒരു മുറിയിലേയ്ക്ക് ഓരോരുത്തരെ വിളിപ്പിച്ചു. ജയിലില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊടുത്തിട്ടുള്ള അടയാളങ്ങള്‍ പരിശോധിച്ച് പുറത്ത് പോകുന്നത് ശരിയായ ആള്‍ തന്നെയാണെന്ന് ഉറപ്പാക്കി. പിന്നെ ഏതൊക്കെയോ കടലാസുകളില്‍ ഒപ്പും വിരലടയാളവും. എല്ലാം കഴിഞ്ഞ്, താഴെ ഓഫീസിലെത്തി. അവിടെയാണല്ലോ വരുമ്പോള്‍ കൈയിലുണ്ടായിരുന്ന വസ്തുക്കള്‍- വാച്ച്, മോതിരം, കാശ്, നമ്പൂതിരിപ്പൊടി ഇവയൊക്കെ- ഏല്പിച്ചത്. നമ്മുടെ നമ്പര്‍ കൊടുത്തപ്പോള്‍ അവയൊക്കെ തിരികെ കിട്ടി. അങ്ങനെ അവസാനം ആ വാതില്‍ തുറന്നു. തലകുനിച്ച്, വലതുകാല്‍ വെളിയിലേയ്ക്കു വച്ചു. പുറത്തെ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശക്തിയോടെ മുഖത്തേയ്ക്കടിച്ചു. കണ്ണില്‍ നിന്നും മറഞ്ഞിരുന്ന, ശബ്ദത്താല്‍ അറിഞ്ഞിരുന്ന, ആ കാഴ്കകളൊക്കെ മുന്നിലേയ്ക്ക് തിക്കി കയറി വന്നു. ആദ്യമായി കാണുന്ന പോലെ, ആര്‍ത്തിയോടെ കണ്ണു മിഴിച്ച് എല്ലാത്തിനേയും ഉള്ളിലേയ്ക്ക് വലിച്ചെടുത്തു. എന്നിട്ട് മനസ്സിനോട് ഉച്ചത്തില്‍ വിളിച്ചു കൂവി. ഞാന്‍ സ്വതന്ത്രനായിരിയ്ക്കുന്നു..! ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മുന്നില്‍ നില്‍ക്കുന്നവരെ ശ്രദ്ധിച്ചത്. ലോക്കല്‍ സെക്രട്ടറി കരുണാകരനും മറ്റു ചില സഖാക്കളും. ഞങ്ങളെ കൊണ്ടു പോകാന്‍ വാഹനവുമായിട്ടാണവര്‍ വന്നിരിയ്ക്കുന്നത്. കരുണാകരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തോളില്‍ തട്ടി പറഞ്ഞു: “ വിഷമിയ്ക്കേണ്ട ബിജൂ..ഇതൊക്കെ ജീവിതത്തിലെ വേറിട്ട ഒരനുഭവമായി കണ്ടാല്‍ മതി..” “ ഓ..സാരമില്ല കരുണേട്ടാ..എനിയ്ക്കിതൊക്കെ കാണാന്‍ പറ്റിയല്ലോ..” ആത്മാര്‍ത്ഥമായി തന്നെയാണ് ഞാന്‍ അതു പറഞ്ഞത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഈ കണ്ണൂര്‍ നഗരത്തില്‍ തന്നെ ഞാനുണ്ടായിരുന്നു, പത്തു ദിവസമായി. എന്നാല്‍ അതു മറ്റൊരു ലോകത്തായിരുന്നല്ലോ.. ഞങ്ങള്‍ കയറിയ വാഹനം ജയില്‍ കോമ്പൌണ്ടില്‍ നിന്നും മെല്ലെ നീങ്ങി. ഞാന്‍ തിരിഞ്ഞ് ആ കനത്ത മതില്‍കെട്ടിലേയ്ക്ക് നോക്കി. ഇത്രദിവസവും ഞാനിതിനകത്തായിരുന്നോ..? ആ ഇരുണ്ട കോട്ടയ്ക്കുള്ളില്‍ എത്രയെത്ര മനുഷ്യ ജന്മങ്ങള്‍? ജന്മരേഖയിലെ ഏതൊക്കെയോ മാറ്റം മറിച്ചിലുകളാല്‍ വ്യര്‍ത്ഥമായിപ്പോയ ജീവിതങ്ങള്‍. അവരുടെയെല്ലാം നെടുവീര്‍പ്പുകളും നിലവിളികളും ആ മതില്‍കെട്ടില്‍ ആര്‍ത്തലയ്ക്കുന്നതായി തോന്നി. അനേകം പേരുടെ നഷ്ടസ്വപ്നങ്ങള്‍ ഗതികിട്ടാ പ്രേതങ്ങളായി അതിനുള്ളില്‍ അലയുന്നുണ്ട്. പൊങ്ങിക്കാണാവുന്ന മാവിന്‍ തലപ്പുകളില്‍ അപ്പൊഴും കുയിലുകള്‍ പാടുന്നുണ്ടാവാം. പുറത്തേയ്ക്കു എറിഞ്ഞുകളയുന്ന ചോറിനും ചപ്പാത്തിയ്ക്കും കാത്ത് കാക്കകള്‍ ചില്ലകളില്‍ ഇരിപ്പുണ്ടാകാം. കുരുവികള്‍ കുസൃതിയോടെ ആ മുറ്റത്തൊക്കെ ചിതറി പറക്കുണ്ടാകാം. നിങ്ങളിനി എന്റെ ഓര്‍മ്മകളില്‍ മാത്രം ജീവിയ്ക്കട്ടെ.. കാണെ കാണെ ആ കൂറ്റന്‍ മതില്‍ കണ്ണില്‍ നിന്നകന്നു പോയി.. സന്ധ്യയോടെ ഞങ്ങള്‍ രയറോത്തെത്തി. പുഴയുടെ ആരവം വീണ്ടും ചെവികളില്‍ ഇക്കിളിയിട്ടു. രയറോംകാരെല്ലാം സന്ധ്യയോടെ വീടുകള്‍ പൂകിയിരുന്നു. വിജനമായ ടൌണില്‍ ഞങ്ങള്‍ അല്പനേരം സംസാരിച്ചു നിന്നശേഷം വീടുകളിലേയ്ക്ക് തിരിച്ചു. എന്റെ കാലടി കേട്ടിട്ടാവാം അമ്മ വിളക്കുമായി വാതില്‍ പടിയില്‍ നില്‍പ്പുണ്ട്. ഞാന്‍ ഒന്നും മിണ്ടാതെ തിണ്ണയിലേയ്ക്കു കയറി. അരണ്ട വിളക്കു വെളിച്ചത്തില്‍ അമ്മയെന്നെ സൂക്ഷിച്ചു നോക്കി. അപ്പോള്‍ ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു. ഇടറിയ ശബ്ദം എന്നോടു ചോദിച്ചു: “ഏതു ജന്മത്തിലെ പാപം തീര്‍ക്കാനാ നീയിതൊക്കെ അനുഭവിച്ചെ?“ നിശബ്ദനായി ഞാന്‍ ചിരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ, ആ മടിത്തട്ടിലിരുന്നു ചിരിച്ച ഒരു കൊച്ചു ബാലനെ പോലെ. വസ്ത്രങ്ങള്‍ മാറ്റി, ജട പിടിച്ച മുടിയില്‍ വെളിച്ചെണ്ണ തേച്ച്, കിണറ്റിലെ തണുത്ത വെള്ളത്തില്‍ സുഖമായി കുളിച്ചു. ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും ഏതോ ഒരാവരണം ഊരിപോയതു പോലെ. അമ്മയപ്പോള്‍ പാത്രം നിറയെ ചോറുമായി കാത്തിരിപ്പുണ്ടായിരുന്നു. ചുവന്ന കുത്തരിചോറ് ആര്‍ത്തിയോടെ വായിലേയ്ക്കു വയ്ക്കുമ്പോള്‍ മുടിയിഴകളില്‍ ഒരു തലോടല്‍. ഞാനതറിഞ്ഞെങ്കിലും അറിയാത്തതായി നടിച്ചു. എന്റെ കൈത്തണ്ടയിലേയ്ക്കു വീണ രണ്ടുതുള്ളി കണ്ണീര്‍ കണ്ടില്ലെന്നും ഭാവിച്ചു. (അവസാനിച്ചു ) അടിക്കുറിപ്പുകള്‍: (1). ജാമ്യം ലഭിച്ച ശേഷം എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടണമായിരുന്നു. പിന്നീടത് രണ്ടാഴ്ചയിലൊരിയ്ക്കലായി. കൂടാതെ മാസത്തിലൊരിയ്ക്കല്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാകണം. കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സിലേയ്ക്ക് കമിറ്റ് ചെയ്തതോടെ പയ്യന്നൂരേയ്ക്കായി മാസത്തിലൊരിയ്ക്കലുള്ള പോക്ക്. കേസിനായി ഒരു രൂപ പോലും ചിലവായില്ലെങ്കിലും യാത്രക്കൂലി, ജോലി ഒഴിവാക്കിയുള്ള കോടതിയില്‍ പോക്ക് തുടങ്ങിയ വകയില്‍ വലിയ ചിലവ് ഉണ്ടായി. എന്റെ ഭാര്യയെ പ്രസവത്തിനയയ്ക്കുന്ന ദിനത്തില്‍ ഞാന്‍ കോടതിയിലായിരുന്നു. ഏതാണ്ട് നാലരവര്‍ഷം ഇങ്ങനെ തുടര്‍ന്ന ശേഷമാണ് കേസ് വിചാരണയ്ക്കെടുത്തത്. അപ്പോഴേയ്ക്കും വാദികളും പ്രതികളും വൈരാഗ്യമെല്ലാം മറന്ന് സൌഹൃദത്തിലായി കഴിഞ്ഞിരുന്നു! അങ്ങനെ കേസ് ഒത്തു തീര്‍ക്കാന്‍ ധാരണയാകുകയും ഒറ്റദിവസത്തെ വിചാരണയില്‍ കേസ് തള്ളുകയും ചെയ്തു. ഇന്ന് ഞങ്ങളെല്ലാം രയറോത്ത്, പഴയ പോലെ തന്നെ സന്തോഷത്തിലും സൌഹൃദത്തിലും ജീവിയ്ക്കുന്നു. (2). മുഖ്യവാദിയുടെ അനുജന്‍ എന്റെ കൈയില്‍ നാലു പവന്‍ സ്വര്‍ണം പണയം വയ്ക്കാന്‍ തന്നതു ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഞാന്‍ ജയിലില്‍ നിന്നും വന്ന് ഒരു മാസത്തിനു ശേഷം ഒരാള്‍ എന്റെ അടുത്തു വന്നു പറഞ്ഞു, ദയവായി ആ സ്വര്‍ണം എടുത്തു കൊടുക്കണമെന്ന്. എന്നെ ഏല്‍പ്പിച്ച ആള്‍ നേരിട്ടു വന്നാല്‍ അതിനെക്കുറിച്ചാലോചിയ്ക്കാ‍മെന്ന് ഞാന്‍ മറുപടി കൊടുത്തു. ഈ വിവരം അറിഞ്ഞ ചില പാര്‍ടിക്കാര്‍, പണയം എടുത്തുകൊടുക്കരുതെന്ന് എനിയ്ക്ക് മുന്നറിയിപ്പു തന്നു. വിശ്വസിച്ചേല്പിച്ച ഒരു സാധനം, എന്നെ തൂക്കിലിടാന്‍ വിധിച്ചാലും എടുത്തു കൊടുക്കുമെന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി. മൂത്ത സഖാക്കള്‍ എന്റെ നിലപാടിനെ പിന്തുണച്ചു. ഏതായാലും അനുജന്‍ എന്നെ നേരിട്ട് കാണുകയും, ഞാന്‍ കേസില്‍ പെട്ടതില്‍ അവര്‍ക്കു യാതൊരു പങ്കുമില്ലെന്ന് പറയുകയും ചെയ്തു. എനിയ്ക്ക് പറയാനുള്ളതു പറഞ്ഞിട്ട്, ഞാന്‍ ആഭരണങ്ങള്‍ എടുത്തു കൊടുത്തു. (3). കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍ ഇപ്പോള്‍ കുറെ പരിഷ്കരിക്കപെട്ടതായി വാര്‍ത്തയുണ്ട്. സെന്‍‌ട്രല്‍ ടവറില്‍ ടി.വി. അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഒരു അനൌപചാരിക സ്കൂളും കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള ഒരു കോളേജിന്റെ പഠന കേന്ദ്രവും ഇവിടെയുണ്ട്. വീഡിയോ കോണ്‍ഫറസിങ്ങ് വഴി തടവുകാരെ കോടതിയില്‍ ഹാജരാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയിട്ടുമുണ്ട്. (4). കുറ്റകൃത്യമാകാനിടയുള്ള എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും മൂന്നു വട്ടം ആലോചിയ്ക്കുക. ഇതു ചെയ്യേണ്ടതുണ്ടോ ? ഇതിന്റെ പരിണിതഫലം കാരാഗൃഹവാസമാകാം. കേസില്‍ പ്രതിയായി അവിടെ എത്തിപ്പെട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ കീഴ്മേല്‍ മറിയുന്ന അനുഭവങ്ങളാകാം നിങ്ങളെ കാത്തിരിയ്ക്കുന്നത്. ഒരു തടവുപുള്ളിയായി ഒരിയ്ക്കലും അവിടെ പോകാതിരിയ്ക്കുക. Posted by ബിജുകുമാര്‍ alakode at 12:13 31 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍, രയറോം Monday, 13 September 2010 സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-7) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6) ഇവിടെ വായിയ്ക്കാം. ബലിമൃഗങ്ങള്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ലയുടെ ചിലപ്രദേശങ്ങള്‍ വിപ്ലവപാര്‍ടിയുടെയും മറ്റു ചില പ്രദേശങ്ങള്‍ കാവി പാര്‍ടിയുടെയും ശക്തികേന്ദ്രങ്ങളാണ്. ഇത്തരം ശക്തികേന്ദ്രങ്ങളില്‍ പാര്‍ടി ഭരണമാണ് നടക്കുന്നത് എന്നു തന്നെ പറയാം. ശരിയ്ക്കും പാര്‍ടി ഗ്രാമങ്ങള്‍. അവിടങ്ങളില്‍ ജനങ്ങളുടെ പല പ്രാദേശിക പ്രശ്നങ്ങളിലും ഇടപെടുകയും പരിഹരിയ്ക്കുകയും ചെയ്യുന്നത് പാര്‍ടിക്കാര്‍ തന്നെയാണ്. ഈ രണ്ടു പാര്‍ടികളും കേഡര്‍ പാര്‍ടികളായതിനാല്‍ കടുത്ത അച്ചടക്കം പാലിക്കപെടുന്നു. ആരെങ്കിലും ചിലര്‍ അച്ചടക്കലംഘനത്തിലൂടെ പുറത്തു പോയാല്‍ അവരെ മറ്റേ പാര്‍ടിക്കാര്‍ സ്വീകരിയ്ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ ആരംഭിയ്ക്കുകയായി. ചെറിയ വാക്കു തര്‍ക്കങ്ങളില്‍ ആരംഭിയ്ക്കുന്ന പ്രശ്നം ചിലപ്പോള്‍ കൊലപാതകത്തില്‍ തന്നെ എത്തിചേരും. അതോടെ ഒരു കൊലപാതക പരമ്പരയ്ക്കുള്ള കളമൊരുങ്ങുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഉള്ള പകവീട്ടല്‍ ഇടവേളകളില്‍ നടന്നുകൊണ്ടിരിയ്ക്കും. തുടര്‍ന്നുള്ള “രക്തസാക്ഷി/ബലിദാന“ ദിനാചരണങ്ങള്‍ ഇതിനു പ്രേരണകൂട്ടും. പോലീസിന്റെ നിരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ട ഒരു കാര്യം, ഡിസംബര്‍ മാസത്തില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ കൂടുതലാണ് എന്നാണ്. ഇതിനു കാരണം, കണ്ണൂരിന്റെ തനതു സംസ്കൃതിയായ കളിയാട്ടങ്ങളും കാവ് ഉത്സവങ്ങളും ഈ മാസത്തിലാണ് ആരംഭിയ്ക്കുക. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ഉത്സവങ്ങളില്‍ ഇരു പാര്‍ട്ടിക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും ഏറ്റുമുട്ടലിനും സാധ്യത ഏറുന്നു. നിസ്സാരമായ പ്രശ്നങ്ങള്‍, ഉദഹരണത്തിന് ഒരു പെണ്ണിനെ കമന്റടിച്ചു, അല്ലെങ്കില്‍ കൈയില്‍ പിടിച്ചു തുടങ്ങിയ പോലുള്ളവയില്‍ ആരംഭിയ്ക്കുന്ന തര്‍ക്കം, വികസിച്ച് അടി, ബോംബേറ്, വാള്‍ പ്രയോഗം അങ്ങനെ ഒടുക്കം കൊലപാതകത്തിലെത്തുന്നു. ചിലപ്പോള്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പോലും രാഷ്ട്രീയവല്‍ക്കരിയ്ക്കപ്പെടും. (ഒരു പാര്‍ടിക്കാരും ഇക്കാര്യത്തില്‍ മോശമല്ല.) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസംബറില്‍ വിപ്ലവ പാര്‍ടിയും കാവിപാര്‍ടിയും മത്സരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ആറോ ഏഴോ പേരെ പരസ്പരം കൊലപ്പെടുത്തി ! എന്താണ് ഇതിനു പിന്നിലെ മന:ശാസ്ത്രം? ഞാന്‍ മനസ്സിലാക്കിയിടത്തോളം, വ്യക്തിബന്ധങ്ങള്‍ക്ക് ഇത്രയേറെ വിലകല്‍പ്പിയ്ക്കുന്ന, ഉള്ളില്‍ നിഷ്കളങ്കതയുള്ള ഒരു സമൂഹം കേരളത്തില്‍ മറ്റൊരിടത്തുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ ജന്മിത്വത്തിനും മറ്റു ചൂഷണങ്ങള്‍ക്കും എതിരെ സംഘം ചേരുകയും പോരാടുകയും ചെയ്തവരാണ് മലബാറുകാര്‍. തിരുവിതാംകൂര്‍-കൊച്ചി മേഖലയില്‍ ജന്മിത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ മലബാര്‍ ബ്രിട്ടീഷ് ഭരണത്തിലായതിനാല്‍, അവരുടെ പിന്തുണയോടു കൂടിയ ജന്മിത്വം കീഴാളവിഭാഗത്തെ അടിച്ചമര്‍ത്തിയിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി ജനങ്ങളെ സംഘടിപ്പിയ്ക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, പാടിച്ചാല്‍, മുനയന്‍ കുന്ന്, മൊറാഴ, തില്ലങ്കേരി എന്നിങ്ങനെ പലസ്ഥലത്തും അക്കാലത്ത് ജന്മിത്വത്തിനെതിരെ സമരങ്ങള്‍ നടന്നു. ഈ സംഘടിതബോധം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ പാര്‍ടി സംവിധാനങ്ങള്‍ക്കു കഴിഞ്ഞു. അതു പോലെ നേതാക്കള്‍ ജനങ്ങളില്‍ തന്നെ ജീവിയ്ക്കുന്നവരുമായിരുന്നു. അവരുടെ വാക്കുകള്‍ക്ക് ആജ്ഞാശക്തിയുണ്ടായിരുന്നു. മറുവശത്ത് കാവിപ്പാര്‍ടിയ്ക്ക് സമരപാരമ്പര്യം ഇല്ലെങ്കിലും ശക്തമായ സംഘടനാ സംവിധാനം ഉണ്ട്. ഒപ്പം അവരുടേതായ ആദര്‍ശവും. ഈ രണ്ടു സംഘടനകളുടേയും ആദര്‍ശങ്ങള്‍ വിപരീതമായതിനാല്‍ സംഘര്‍ഷം സ്വഭാവികം. (ഖദര്‍ പാര്‍ടിയ്ക്ക് ഈ രണ്ടു പാര്‍ടികളെ അപെക്ഷിച്ച് സംഘടനാ സംവിധാനം പരിമിതമാണ്. എന്നാല്‍ ചില നേതാക്കള്‍ക്ക് അണികളിലുള്ള സ്വാധീനം അഗണ്യമല്ല.) ഈയൊരു സംഘബോധമാണ് അണികളെകൊണ്ട് ഓരോ അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യിയ്ക്കുന്നത്. അതായത് താനൊറ്റയ്ക്കല്ല എന്ന ബോധം. തിരിച്ച് പാര്‍ടികളും തങ്ങളുടെ അണികളെ കൈവിടാറില്ല. പലപ്പൊഴും പ്രാദേശികപ്രവര്‍ത്തകരായിരിക്കില്ല കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികള്‍. പുറമെ നിന്നെത്തുന്നവരാവാം ഇതൊക്കെ ചെയ്യുക. (എത്രയൊക്കെയായാലും, എന്നും കാണുന്ന ഒരാളെ കൊലപ്പെടുത്താന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞെന്നു വരില്ല.) എന്നാല്‍ കേസില്‍ പെടുന്നത് അവരായിരിയ്ക്കുകയും ചെയ്യും. ഇങ്ങനെയുള്ള അനേകം പേരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കണ്ടെത്താം. വൈകുന്നേരത്തെ ഒരു മണിക്കൂറില്‍ ഞങ്ങള്‍ മറ്റു ബ്ലോക്കുകള്‍ കാണാന്‍ പോകും. അതില്‍ കാവി പാര്‍ട്ടിയുടെ ഒരു ബ്ലോക്ക് ദൂരെ നിന്നു കണ്ടു. അങ്ങോട്ടേയ്ക്ക് പോയില്ല. അവിടെ ചെറിയൊരു അമ്പലമടക്കം ഉണ്ടത്രേ ! വിപ്ലവപാര്‍ടിയ്ക്കും ഉണ്ട് ഒരു ബ്ലോക്ക്. അവിടെയും ഉള്ളിലേയ്ക്ക് ഞാന്‍ പോയില്ല. അവിടെ പാര്‍ടി ചിട്ടയിലാണത്രെ കാര്യങ്ങള്‍ ! ഞങ്ങള്‍ കിടക്കുന്ന രണ്ടാം ബ്ലോക്ക് രാഷ്ട്രീയക്കാരല്ലാത്ത സാദാകുറ്റവാളികളുടേതാണ്. അതുകൊണ്ടുതന്നെയാണ് വ്യത്യസ്തങ്ങളായ അനുഭവങ്ങളും ആള്‍ക്കാരെയും കണ്ടുമുട്ടാന്‍ കഴിഞ്ഞത്. ഞങ്ങള്‍ ജയില്‍ പാര്‍പ്പ് തുടങ്ങിയിട്ട് ഏഴുദിവസമായി. ഇതു വരെയും ജാമ്യം ഒന്നുമായിട്ടില്ല. അതിന്റേതായ വിഷമം എല്ലാവര്‍ക്കുമുണ്ട്. ദിനം പ്രതി പുതിയ തടവുകാര്‍ വന്നുകൊണ്ടിരിയ്ക്കുന്നു. കുറച്ചുപേര്‍ ജാമ്യം ലഭിച്ചു പോകുന്നുമുണ്ട്. അതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ വിഷാദത്തോടെ പരസ്പരം നോക്കും. ഇത്രയും ദിവസങ്ങള്‍ കൊണ്ടുതന്നെ ഏറെക്കാലം കഴിച്ചു കൂട്ടിയതു പോലെയുണ്ട്. നാടും വീടും സുഹൃത്തുക്കളുമൊക്കെ കുറെ വര്‍ഷങ്ങള്‍ പുറകിലാണെന്നു തോന്നി. എങ്ങനെയാണ് ഇത്രപെട്ടെന്ന് അവയൊക്കെ സ്മൃതിമണ്ഡലത്തില്‍ നിന്നും അകന്നു പോകുന്നത്? ജയിലിന്റെ കനത്ത ഭിത്തികള്‍ നമ്മുടെ ഓര്‍മ്മയെ പോലും ഊറ്റിയെടുത്തു കളയുമോ? അന്ന് ഞങ്ങള്‍ വൈകുന്നേരം സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തു നില്‍ക്കുന്നു. ഈ സമയങ്ങളിലാണ് പല പുതിയ ആള്‍ക്കാരെയും പരിചയപെടുന്നത്. അന്നുമുണ്ട് ചില പുതിയ പരിചയക്കാരായ സഖാക്കള്‍. ഒക്കെ ജീവപര്യന്തം തടവിനു ശിക്ഷിയ്ക്കപെട്ടവര്‍. അതിലൊരാള്‍ നന്നെ ചെറുപ്പമാണ്. ചര്‍ച്ചകള്‍ക്കിടയില്‍ അറിയാതെ എന്റെ വായില്‍ നിന്നും ജാമ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ വെളിയില്‍ ചാടി. “ഹോ..ഏഴു ദിവസമായിട്ടും ജാമ്യം കിട്ടിയില്ലല്ലോ..! “ തികച്ചും നിഷ്കളങ്കമായ ഒരു സങ്കടം. അതു കേട്ട ആ യുവാവ്- എന്നെക്കാള്‍ ചെറുപ്പം- എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു: “എന്താ സഖാവെ ഇത്? നിങ്ങള്‍ക്ക് അഞ്ചോ പത്തോ ദിവസം കഴിഞ്ഞാല്‍ പോകാം. എന്നിട്ടുമിങ്ങനെ പറഞ്ഞാല്‍ ഞങ്ങളൊക്കെ എന്തു പറയണം?” ശരിയാണ്, ആ ചോദ്യത്തിനു മുന്‍പില്‍ എനിയ്ക്കൊരു മറുപടിയുമുണ്ടായിരുന്നില്ല. ആ യുവാവിന്റെ ഉള്ളിലെ വിങ്ങല്‍ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അന്നു വൈകിട്ട് ഞങ്ങളുടെ ബ്ലോക്കില്‍ ഒരു അതിഥിയെത്തി. പയ്യന്നൂര്‍ ഭാഗത്തു നിന്നുമുള്ള ഒരു യുവാവ്. ഒരു ആജാനബാഹു. ആരാണ് എന്താണ് എന്നൊന്നുമറിയില്ല. ഏതായാലും പാര്‍ടി അനുഭാവിയല്ല എന്നു മാത്രമല്ല ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. പിറ്റേദിവസം ചില ന്യൂസുകള്‍ വന്നു. ഇയാള്‍ പയന്നൂരെ ഒരു പ്രമുഖ ഖദര്‍ പാര്‍ട്ടിക്കാരനാണത്രെ..ഒരു വിപ്ലവ പാര്‍ടി സഖാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണത്രേ ഇവിടെ റിമാന്‍ഡു ചെയ്യപ്പെട്ടത്. ഏതായാലും വിവരം ബ്ലോക്കുകളില്‍ നിന്നും ബ്ലോക്കുകളിലേയ്ക്ക് കൈമാറപ്പെട്ടു. പിറ്റേന്ന് വൈകുന്നേരത്തെ “ഒഴിവു” സമയത്ത് ഇയാള്‍ ഇന്റെര്‍വ്യൂവിനായി ജയില്‍ കവാടത്തിലെയ്ക്കു വിളിപ്പിയ്ക്കപെട്ടു. ഇയാള്‍ അവിടെയെത്തിയ വിവരം അറിഞ്ഞതോടെ വിവിധ ബ്ലോക്കുകളില്‍ നിന്നും സഖാക്കന്മാര്‍ അവിടെ തടിച്ചു കൂടി. ഗാര്‍ഡുമാര്‍ക്ക് കാര്യം പന്തിയല്ല എന്നു ബോധ്യമായി. അവര്‍ പല രീതിയില്‍ ശ്രമിച്ചിട്ടും ആരും പിരിഞ്ഞു പോയില്ല. ഇന്റര്‍വ്യൂ കഴിഞ്ഞ് അയാള്‍ വെളിയിലിറങ്ങിയാല്‍ എന്തും സംഭവിയ്കാവുന്ന അവസ്ഥയായി. അവസാ‍നം, നാലുമണിയ്ക്ക് ശേഷം അയാളെ സബ്-ജയിലിലേയ്ക്കു മാറ്റി. ജയില്‍ ഗാര്‍ഡുമാരെക്കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ. ഞങ്ങള്‍ കണ്ട മിക്കവാറും ഗാര്‍ഡുമാര്‍ അഥവാ വാര്‍ഡന്മാര്‍ അധികവും താല്‍ക്കാലിക ജീവനക്കാരായിരുന്നു. എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവരാണവര്‍. ശരിയായ യാതൊരു പരിശീലനവും ലഭിയ്ക്കാത്തവര്‍. പലരുടെയും മുഖത്ത് അമ്പരപ്പും പേടിയുമാണ്. ഇവരെ സംഘടിതരായ രാഷ്ട്രീയതടവുകാര്‍ക്ക് നിസാരമായി ഭീഷണിപെടുത്തി വരുതിയ്ക്കു നിര്‍ത്താവുന്നതേയുള്ളു. പലപ്പോഴും പണമുള്ളവര്‍ക്ക് ജയിലില്‍ പല സുഖസൌകര്യങ്ങളും ലഭിയ്ക്കും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് മദ്യം, മയക്കു മരുന്ന്, മറ്റു നിരോധിതവസ്തുക്കള്‍ ഇവയൊക്കെ കടത്തും. ചില ബ്ലോക്കുകളില്‍ തടവുകാര്‍ സ്വയം പാചകം ചെയ്ത് ആഹാരം കഴിയ്ക്കുന്നുണ്ട്. അതായത് ജയില്‍ ഭക്ഷണമല്ലാത്ത സാദാ ഭക്ഷണം. ഇതിന്റെ മറ്റൊരു വശവുമുണ്ട്. ജയില്‍ പുള്ളികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്ന പലവസ്തുക്കളും അടിച്ചു മാറ്റുന്ന ഉദ്യോഗസ്തരുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ തിരിമറികള്‍ നടത്തിയ ഉദ്യോഗസ്ഥരുമുണ്ട്. ഇതു കൂടാതെ തടവുകാരെ കൊണ്ട് സ്വന്തം ക്വാട്ടേഴ്സുകളില്‍ അടിമവേല ചെയ്യിക്കാനും ചിലര്‍ മടിയ്ക്കുന്നില്ല. തടവുപുള്ളികള്‍ക്കുള്ള പരിമിതമായ അവകാശങ്ങള്‍ പോലും സാധാരണക്കാരായ തടവുകാര്‍ക്ക് കിട്ടാറില്ല. സ്വാധീനമുള്ളവര്‍ക്കോ യഥേഷ്ടം അതു ലഭിയ്ക്കുകയും ചെയ്യും. സാധാരണ പതിനാലു ദിവസത്തേയ്ക്കാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത്. പതിനാലാം ദിവസം ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടി വാങ്ങേണ്ടതാണ്. പോലീസിന്റെ നല്ലൊരു പങ്ക് ഊര്‍ജം ചിലവഴിയ്ക്കുന്നത് ഈ ആവശ്യത്തിലേയ്ക്കാണ്. (ഇപ്പോള്‍ ജയിലുകളില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്) ഇങ്ങനെ പുറത്തുപോകുന്ന ചില പ്രതികള്‍ മയക്കുമരുന്ന്, കഞ്ചാവ് ഇവയൊക്കെ ജയിലില്‍ കടത്തും. കൂടാതെ, ജയിലിന്റെ പുറം മതിലിനു വെളിയില്‍ നിന്നും പൊതികളായി മദ്യം, കഞ്ചാവ്, മറ്റു വസ്തുക്കള്‍ ഇവയൊക്കെ എറിഞ്ഞു കൊടുക്കും. (ഇപ്പോള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ വരെ ലഭ്യമാണത്രെ! മൊബൈല്‍ ജാമര്‍ ഉണ്ടെങ്കിലും അതു പലപ്പോഴും “കേടാ”കും ) എങ്ങനെയായാലും ജയിലില്‍ ആവശ്യക്കാര്‍ക്ക് ഒട്ടുമിക്ക വസ്തുക്കളും ലഭ്യമാണ്. അന്ന് വൈകുന്നേരം ഒരു മധ്യവയസ്കനെ ഞങ്ങളുടെ ബ്ലോക്കില്‍ കൊണ്ടു വന്നു. അയാള്‍ ഹാളിലേയ്ക്ക് പ്രവേശിച്ചതും ഒരു ആരവമുയര്‍ന്നു. കുറേപ്പേര്‍ വലിയ സന്തോഷത്തോടെ അയാളെ എതിരേറ്റു. അയാളും നല്ല ചിരിയോടെ കയറി വന്നു. ഞങ്ങള്‍ രാമനോട് കാര്യമന്വേഷിച്ചു. “അയാളാരാ..?” “അതാണു കീരി.” “കീരിയോ..?” “അതേ ചേട്ടാ..കീരി അന്ത്രുമാന്‍. ഇയാള്‍ ഒരു ശിക്ഷ കഴിഞ്ഞ് പോയിട്ട് ഒരു മാസമാകുന്നതെയുള്ളൂ. അധികം താമസീയാതെ ഇവിടെയെത്തുമെന്നെല്ലാര്‍ക്കും അറിയാമായിരുന്നു..” പിന്നെ കാര്യങ്ങള്‍ മനസ്സിലായി വന്നു.അധികവും മോഷ്ടാക്കള്‍ ജയിലില്‍ നിന്നിറങ്ങിയാലും സ്വന്തം തൊഴിലിലേയ്ക്കു തന്നെയാണ് പോകുക. ഓരോ മോഷ്ടാവിനും സ്വന്തമായ ഒരു “മോഡസ് ഓപരാന്‍ഡി” ഉണ്ടാകുമത്രെ. എന്നുവെച്ചാല്‍ മോഷണ രീതി. ഒരു മോഷണം നടന്നാല്‍ അതു വച്ച് മോഷ്ടാവിനെ തിരിച്ചറിയാന്‍ പോലിസിനു കഴിയും. ഒരാള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവനെ നിരന്തരം നിരീക്ഷണം ഉണ്ടാവും. ആയതു കൊണ്ടുതന്നെ അധികം പേരും തിരികെ ജയിലിലേയ്ക്കു തന്നെ വരും. അങ്ങനെ തിരിച്ചെത്തിയതായിരുന്നു ഈ “കീരി അന്ത്രുമാന്‍”. വന്ന പാടെ അയാള്‍ പഴയ ആള്‍ക്കാരുമായി ലോഹ്യം പങ്കിടുകയും ചിരപരിചിതമായ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയാലെന്നവണ്ണം കിടപ്പാടം സജ്ജീകരിയ്ക്കുകയും ചെയ്തു. വെറുതയല്ല തടവുകാര്‍ ജയിലിന് “തറവാട്” എന്നു പേരിട്ടിരിയ്ക്കുന്നത്. അന്നു വൈകിട്ട് ഞങ്ങള്‍ക്കു വിവരം ലഭിച്ചു; നാളെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഞങ്ങളുടെ ജാമ്യാപേക്ഷ വാദത്തിനെടുക്കുന്നു. പ്രതീക്ഷാപൂര്‍വമാണ് എട്ടാം ദിവസമായ അന്ന് ജമുക്കാളത്തില്‍ തലചായ്ചത്. (തുടരും) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-8) Posted by ബിജുകുമാര്‍ alakode at 04:23 12 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍, രയറോം Saturday, 11 September 2010 സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-5) ഇവിടെ വായിയ്ക്കാം. നഷ്ട ജീവിതങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചെ വലിയ ബഹളം കേട്ടാണു ഞെട്ടിയെഴുനേറ്റത്. “ഫയലി”ന്റെ പതിവു ബഹളമല്ല. ഇന്നലെ പുതുതായി വന്ന പട്ടുവംകാര്‍ കിടക്കുന്ന ഭാഗത്തു നിന്നാണ് കേള്‍ക്കുന്നത് . കുറേപേര്‍ കൂടി നില്‍ക്കുന്നു. ഞങ്ങളും അങ്ങോട്ടു ചെന്നു. പട്ടുവംകാരുടെ കൂടെയുള്ള ആ സുമുഖനായ പയ്യന്‍ ആകെ വിരണ്ടു നില്‍ക്കുന്നു. ബാബുരാജ് കാര്യം അന്വേഷിച്ചു. ഇന്നലെ രാത്രിയില്‍ പലപ്പൊഴായി ചിലര്‍ ആ യുവാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നു പറഞ്ഞാല്‍ ലൈംഗീക അതിക്രമത്തിനു ശ്രമിച്ചു..! സഹികെട്ടപ്പോള്‍ അവന്‍ ബഹളം വെച്ചതാണ്. “ആരാ..ആള്‍ക്കാര്‍...?” ബാബുരാജ് അന്വേഷിച്ചു. ആ പയ്യന്‍ ചിലരെ കാണിച്ചു തന്നു. അപ്പോഴേയ്ക്കും”ഫയല്‍“ വിളി മുഴങ്ങി. അതോടെ എല്ലാവരും അങ്ങോട്ടു പോയി. ആ പരിപാടിയും മുദ്രാവാക്യം വിളിയും കഴിഞ്ഞതോടെ ബാബുരാജ് സഖാക്കന്മാരില്‍ തടിമിടുക്കുള്ള പത്തു പേരെ പ്രത്യേകം വിളിച്ചു കൂട്ടി. ( റെഡ് വാളണ്ടിയര്‍ ക്യാപ്റ്റന്‍ കൂടിയാണ് ബാബുരാജ് ). ആറുമണിയ്ക്ക് ഹാള്‍ തുറന്നതോടെ കുറെപേര്‍ പുറത്തു പോയി. ആ പയ്യനെ ഉപദ്രവിച്ചവരെ ബാബുരാജും കൂട്ടരും നോട്ടത്തില്‍ വച്ചിരിയ്ക്കുകയാണ്. അവര്‍ ഹാളിനു വെളിയിലെത്തിയതും സഖാക്കന്‍‌മാരുടെ സംഘം അവരെ വളഞ്ഞു. വളരെ പെട്ടെന്ന് ഒരു വിധം മോശമല്ലാത്ത തരത്തില്‍ നാലു പൂശങ്ങു പൂശി. എന്തിനാണു പൂശിയതെന്നു മനസ്സിലായതിനാല്‍ കിട്ടിയവര്‍ ഒന്നും മിണ്ടാതെ തടവിക്കൊണ്ടു പോയതേയുള്ളു. ജയിലില്‍ വ്യാപകമായ ഒരു പ്രശ്നമാണ് ലൈംഗീക പീഡന ശ്രമങ്ങള്‍. ഇളം‌പ്രായക്കാരായ ചെറുപ്പക്കാരാണ് ഇതിനിരയാകുക. എന്തെങ്കിലും കേസില്‍ പെട്ട് ഒറ്റയ്ക്ക് ജയിലിലെത്തിപ്പെട്ടാല്‍ അവര്‍ ഇങ്ങനെ പീഡിപ്പിയ്ക്കപ്പെടാന്‍ സാധ്യത ഏറെയാണ്. ആരോടു പരാതിപെട്ടിട്ടും കാര്യമില്ല. വിവിധ തരക്കാരായ കുറ്റവാളികളെ ഒന്നിച്ചിടുന്നതിന്റെ കുഴപ്പമാണിത്. പതിനെട്ടു വയസ്സു പൂര്‍ത്തിയായ പ്രതികളെ കോടതി സബ് ജെയിലിലേയ്ക്കോ സെന്‍‌ട്രല്‍ ജയിലിലേയ്ക്കോ ആണ് അയയ്ക്കുക. സബ് ജയിലില്‍ ഇത്തരം ആക്രമണ സാധ്യത കുറവാണ്. പ്രായേണ ചെറിയ കാലത്തേയ്ക്കുള്ള തടവുകാരാണല്ലോ അവിടെ. തന്നെയുമല്ല എണ്ണം കുറവുമായിരിയ്ക്കും. എന്നാല്‍ സെന്‍‌ട്രല്‍ ജയിലിലെ കഥ അതല്ല. തഴക്കവും പഴക്കവുമുള്ള ഒന്നാംതരം ക്രിമിനലുകളാണ് അവിടെ കാത്തിരിയ്ക്കുന്നത്. അവരുടെ ഇടയില്‍ പെട്ടു പോകുന്ന ഈ യുവാക്കള്‍ ക്രമേണ അവരെ പോലെ തന്നെ ആയിതീരുകയും ചെയ്യും, ചുരുക്കം അപവാദങ്ങളൊഴിച്ചാല്‍..! പലപ്പോഴും മനസാക്ഷിയുള്ള പോലീസ് ഓഫീസര്‍മാര്‍ ഇങ്ങനെയുള്ള കേസുകള്‍ കോടതിയിലെത്തിയ്ക്കാതെ നോക്കാറുണ്ട്. പക്ഷെ, നമ്മുടെ മാധ്യമങ്ങളും നാട്ടുകാരും വിടുമോ? അവര്‍ ആ ഓഫീസറെ കുരിശിലേറ്റാന്‍ ശ്രമിയ്ക്കും. മൂന്നാം ദിവസമായിട്ടും ജാമ്യത്തെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തതിനാല്‍ ഞങ്ങള്‍ വിഷമിച്ചു. ഉച്ചയൂണും കഴിഞ്ഞ് അതുമിതും പറഞ്ഞിരിയ്ക്കുമ്പോള്‍ ഒരു ഗാര്‍ഡ് കൈയിലൊരു വെള്ളക്കടലാസുമായി ഹാളിലേയ്ക്കു വന്നു. ഞങ്ങള്‍ കുറേ പേരുടെ പേര്‍ ഉച്ചത്തില്‍ വിളിച്ചു. എന്നിട്ടു പറഞ്ഞു: “നിങ്ങള്‍ക്ക് ഇന്റെര്‍വ്യൂ ഉണ്ട്..! “ എന്ത് ? ഇന്റര്‍വ്യൂവോ..? ജയിലിലോ ? അത്ഭുതപെട്ടു പോയി. നാട്ടില്‍ കുറെ തെണ്ടി നടന്നു നോക്കിയിട്ടും ഒരിടത്തു നിന്നും ഇതു വരെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ടില്ല. ഇപ്പൊഴിതാ ജയിലില്‍ വന്നപ്പോള്‍ ഇന്റര്‍വ്യൂവിന് വിളിച്ചിരിക്കുന്നു. എന്തു ജോലിയ്ക്കാണാവോ ? കടലാസു മേടിച്ചു നോക്കി. ഞാനുള്‍പ്പെടെ അഞ്ചാറുപേര്‍ക്ക് ഇന്റര്‍വ്യൂവിനു ക്ഷണമുണ്ട്. എന്നെ ക്ഷണിച്ചിരിയ്ക്കുന്നത് മറ്റാരുമല്ല സ്വന്തം അച്ഛന്‍ തന്നെ ! മറ്റുള്ളവര്‍ക്ക് സഹോദരന്‍, മകന്‍, സുഹൃത്ത് എന്നിങ്ങനെ. ഹ ഹ..സംഭവം പിടികിട്ടി. ബന്ധുക്കള്‍ ജയിലില്‍ തടവുപുള്ളികളെ സന്ദര്‍ശിയ്ക്കുന്നതിനുള്ള ഔദ്യോഗിക പേരാണ് ഈ “ഇന്റര്‍വ്യൂ”. മൂന്നിനും നാലിനുമിടയ്ക്കുള്ള സമയത്താണ് “ഇന്റര്‍വ്യൂ” നടത്തേണ്ടത്. അപ്പോഴാണല്ലോ ബ്ലോക്ക് തുറക്കുന്നത്. പറഞ്ഞ സമയത്ത് ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി. ജയില്‍ കവാടത്തില്‍ തന്നെയുള്ള ഒരു മുറിയാണത്. വലിയ കമ്പി വലയിട്ടിരിയ്ക്കുന്നു. ഒരു വശത്ത് സന്ദര്‍ശകനും മറുവശത്ത് തടവുകാരനും. പരസ്പരം കാണാം. അഞ്ചോ പത്തോ മിനിട്ടു സംസാരിയ്ക്കാം. കൈകള്‍ ഇടാനും അത്യാവശ്യ സാധനങ്ങള്‍ കൈമാറാനുമുള്ള ഒരു ചെറിയ കിളിവാതിലുണ്ട്. ഗാര്‍ഡുകളുടെ പരിശോധനയ്ക്കു ശേഷം അനുവദനീയമായ വസ്തുക്കള്‍ കൈമാറാം. പുറത്തു നിന്നും ഗാര്‍ഡുകള്‍ സന്ദര്‍ശകനെ കയറ്റി വിട്ടു. കമ്പിവലയ്ക്കപ്പുറം അച്ഛന്‍ !ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്നെ അല്പനേരം നോക്കി. ഞാന്‍ താഴോട്ടു നോക്കി നിന്നു. “ഇതാ..” കമ്പി വലയ്ക്കുള്ളിലൂടെ ഒരു പ്ലാസ്റ്റിക് പൊതി നീട്ടി തന്നു. ഗാര്‍ഡ് വെറുതെ നോക്കി നിന്നതേയുള്ളു. ഞാനതു മേടിച്ചു. ഒരു ജോഡി ഷര്‍ട്ടും മുണ്ടുമായിരുന്നു അത്. അച്ഛന്‍ തിരിഞ്ഞു നടന്നു. അടുത്തയാള്‍ക്കായി ഞാനും വഴിമാറി. ഞാന്‍ ആ പൊതി തുറന്ന് തുണിയിലേയ്ക്കു നോക്കി. പിന്നെ പലപ്രാവശ്യം മണത്തു. അതില്‍ അമ്മയുടെ ഗന്ധമുണ്ട്. എനിയ്ക്കറിയാം, അത് അമ്മ അലക്കി ഉണക്കി തേച്ച് കൊടുത്തു വിട്ടതാണ്. ആ വാത്സല്യം അതില്‍ പറ്റിയിരിയ്ക്കുന്നതു പോലെ തോന്നി. ഞാനതു നെഞ്ചത്തടുക്കി പിടിച്ചു. ഒരു കൊച്ചു കുട്ടി കുറെ കാലത്തിനു ശേഷം അമ്മയെ കാണുമ്പോഴുണ്ടാകുന്ന ഒരനുഭവമായിരുന്നു അത്. തിരികെ ഞങ്ങള്‍ സെന്‍‌ട്രല്‍ ടവറിലേയ്ക്കു നടന്നു. നാലുമണിയാകാന്‍ ഇനിയും അല്പസമയമുണ്ടല്ലോ... ടവറിനു ചുറ്റുമുള്ള ചെറിയ മതിലില്‍ ഞങ്ങള്‍ ഇരുന്നു. ചുറ്റുമുള്ള ബ്ലോക്കുകളില്‍ നിന്നും ആരൊക്കെയോ വരുകയും പോകുകയും ചെയ്യുന്നു. അപ്പോള്‍ കാണാം കുറെ കൊച്ചുകുട്ടികള്‍, യു.പി., ഹൈസ്കൂള്‍ കുട്ടികളായിരിയ്ക്കണം, ലൈനായി നടന്നു വരുന്നു. അവരുടെ ഒപ്പം ടീച്ചറും അകമ്പടിയായി ഒരു ഗാര്‍ഡും. മരുഭൂമിയില്‍ പൂക്കള്‍ വിരിഞ്ഞ പ്രതീതിയായിരുന്നു ആ കുട്ടികളെ കണ്ടപ്പോള്‍. അവര്‍ ചുറ്റുപാടും കൌതുകത്തോടെ നോക്കി നടന്നു വരുന്നു. ഞങ്ങള്‍ മതിലിന്മേലിരുന്നു അവരെയും നോക്കി. നടന്നു നടന്നു ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ അല്പം വിട്ടു നടന്നു. ചെറിയൊരു പേടി ആ മുഖങ്ങളില്‍ വന്നുവോ? ടീച്ചറാണെങ്കില്‍ മുഖം താഴ്ത്തി സ്പീഡില്‍ നടന്നു. എന്നിട്ടു കുട്ടികളോട് അടക്കം പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു: “അതൊക്കെ കുറ്റവാളികളാ..അടുത്തുകൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം !” ടീച്ചറെ ഞാന്‍ കുറ്റം പറയില്ല. ജയിലില്‍ കിടക്കുന്നവര്‍ “കുറ്റവാളികള“ല്ലാതെ പിന്നാരാണ്? ഞങ്ങള്‍ അല്പനേരം മുഖത്തോടു മുഖം നോക്കി ചിരിച്ചു. അപ്പോള്‍ ചിലര്‍ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. എല്ലാവരും ശിക്ഷ അനുഭവിയ്ക്കുന്നവരാണെന്നു വേഷത്തില്‍ നിന്നറിയാം. വന്നവര്‍ മൂത്ത സഖാക്കളുമായി കുശലം പറഞ്ഞു. ഉടനെ മനസ്സിലായി എല്ലാം ഒരേ തൂവല്‍ പക്ഷികള്‍ തന്നെ. കണ്ണൂര്‍ ജയിലിപ്പോള്‍ സഖാക്കളുടെ സമ്മേളനത്തിനുള്ള ആളുണ്ടല്ലോ..! ദിവസവും കുറച്ചു പേര്‍ പോകും, ഒപ്പം കുറേ പേര്‍ വരുകയും ചെയ്യും. ഇവിടെ വര്‍ഷങ്ങളായി കഴിയുന്നവരെന്ന നിലയ്ക്ക് ഈ സഖാക്കള്‍ക്ക് അവരോടൊക്കെ പ്രത്യേക വാത്സല്യവും ഉത്തരവാദിത്വവുമാണ് ! തങ്ങളുടെ “തറവാട്ടി“ല്‍ വരുന്ന ബന്ധുക്കളുടെ ക്ഷേമമന്വേഷിയ്ക്കണമല്ലോ..! അങ്ങനെ പരിചയമായി, സംസാരമായി. വന്ന കൂട്ടത്തില്‍ എല്ലാവരും ബഹുമാനിയ്ക്കുന്ന ഒരാളെ കണ്ടു. അല്പം പൊക്കം കുറഞ്ഞ, എന്നാല്‍ കാഴ്ചയില്‍ കുലീനനായ ഒരു യുവാവ്. മുപ്പത്തഞ്ചു-നാല്പത് വയസ്സുകാണും. സംസാരത്തില്‍ പാര്‍ടി ഭാഷയും അച്ചടക്കവും. തളിപ്പറമ്പിനടുത്തുള്ള ഒരു സ്ഥലത്തെ ലോക്കല്‍ സെക്രട്ടറി (ആണ്) ആയിരുന്നു. കൊലക്കേസില്‍ ജീവപര്യന്തം തടവാണ്. ഒരാള്‍ കേസില്‍ ശിക്ഷിയ്ക്കപെട്ടു എന്നതു കൊണ്ട് പാര്‍ടിയില്‍ ഉണ്ടായിരുന്ന സ്ഥാനം നഷ്ടമാകില്ല. ആ സീനിയോരിറ്റി നിലനില്‍ക്കും. ആയതിനാല്‍ ആള്‍ ഇപ്പോഴും ലോക്കല്‍ സെക്രട്ടറി എന്നു തന്നെ അറിയപ്പെടുന്നു. ഞാനാ മുഖത്തേയ്ക്കു നോക്കി. പടയാളിയുടെ ധീരതയോ, നഷ്ടപെട്ടവന്റെ വേദനയോ? രണ്ടും ഞാനവിടെ കണ്ടു. എന്തൊക്കെ ആയാലും അയാളൊരു മനുഷ്യനാണ്. മാതാപിതാക്കളും ഭാര്യയും മക്കളുമുള്ള ഒരു പച്ചയായ മനുഷ്യന്‍. പാര്‍ടിയോടുള്ള കൂറു മൂലം ജീവിതം അതിനായി ഉഴിഞ്ഞു വച്ചു. ഇപ്പോള്‍ ജീവിതത്തിലെ നല്ലകാലം തടവറയില്‍. കുടുംബത്തിനുള്ള ചിലവു തുക പാര്‍ടി മാസാമാസം എത്തിയ്ക്കും. എങ്കിലും..? ആ ഭാര്യയുടെ നഷ്ടം, കുഞ്ഞുങ്ങളുടെ നഷ്ടം, അതാര്‍ക്കു നികത്താനാവും? കേവലം രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള കൊലകള്‍ എത്ര ജീവിതങ്ങളെയാണു തകര്‍ത്തു കളയുന്നത് ? മരണപെട്ടവന്റെ കുടുംബത്തിലും ഇതു തന്നെയല്ലേ അവസ്ഥ ? അവരുടെയൊപ്പം തന്നെയുള്ള ഒരു യുവാവിനെയും ഞാന്‍ ശ്രദ്ധിച്ചു. ഇതേ കേസിലെ പ്രതി തന്നെയാണയാളും. കഷ്ടിച്ച് ഇരുപത്തഞ്ചു വയസ്സു പ്രായം. ജീവിതത്തിന്റെ ഏറ്റവും ഓജസ്സുറ്റ ഭാഗം, യുവത്വം, തടവറയില്‍ കഴിയാന്‍ വിധിക്കപെട്ടവര്‍. എനിയ്ക്കവരെ നോക്കാന്‍ തന്നെ മടി തോന്നി. ഈ ജീവിതങ്ങളുടെ നഷ്ടത്തിന് ആരു മറുപടി പറയും? പലരും എന്നെ പോലെ കേസില്‍ പെട്ടവരാകും. കേസില്‍ ഗൂഡാലോചന എന്ന വകുപ്പ് തെളിയിക്കപെട്ടാല്‍ കേസിലുള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ശിക്ഷ കിട്ടാം. കോടതിയില്‍ കേസ് തെളിയുന്നതും തെളിയാതിരിയ്ക്കുന്നതും പലപ്പോഴും സത്യത്തിന്റെയും നീതിയുടെയും പേരിലാവണമെന്നില്ല. ജീവപര്യന്തം എന്നാല്‍ പ്രത്യേകകാലാവധി പറയാത്ത പക്ഷം പതിനാലു വര്‍ഷമാണ്. ഇതില്‍ വിവിധ ഇളവുകള്‍ കഴിച്ചാല്‍ എട്ടുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ശിക്ഷാകാലത്ത് മര്യാദക്കാരായവരെ തിരഞ്ഞെടുത്ത് ഒരു അവലോകനസമിതിയാണ് ഈ ഇളവ് അനുവദിയ്ക്കുന്നത്. ഗവണ്മെന്റിന് വിരോധമില്ലാത്ത പക്ഷം എട്ടു വര്‍ഷം പൂര്‍ത്തിയായവരെ മോചിപ്പിയ്ക്കാം. പൊതുവില്‍ ഇടതു സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴാണ് ഇത്തരം മോചനങ്ങള്‍ നടക്കാറ്. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്ത് ഒരു തുറന്ന ജയില്‍ സ്ഥാപിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി തീരാറായ, മര്യാദക്കാരായ തടവുകാരെ അങ്ങോട്ടു മാറ്റും. ജയിലിന്റെ കാടന്‍ നിയമങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരന്തരീക്ഷം സൃഷ്ടിയ്ക്കുകയാണ് ലക്ഷ്യം. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരാണ് കൂടുതലെന്നു പറയാം. വിപ്ലവ പാര്‍ട്ടിക്കൊപ്പം കാവി പാര്‍ട്ടിയ്ക്കും ഖദര്‍ പാര്‍ട്ടിയ്ക്കും മോശമല്ലാത്ത അംഗസംഖ്യ ഉണ്ടവിടെ. സ്വാഭാവികമായും വിപ്ലവ പാര്‍ട്ടിയ്ക്ക് അല്പം കൂടുതലുണ്ടെന്നു മാത്രം. ചില ബ്ലോക്കുകള്‍ ചില പാര്‍ട്ടികള്‍ കുത്തകയാക്കി വച്ചിട്ടുമുണ്ട്. അതുപോലെ ചിലപ്പോള്‍ രാഷ്ട്രീയ സംഘടങ്ങള്‍ വരെ നടക്കാറുണ്ട്. കുറച്ചു നാള്‍ മുന്‍പ് ഒരു തടവുകാരന്‍ സംഘടനത്തില്‍ മരണപെട്ടു. ജയിലിലെത്തിയാലും അവസാനിയ്ക്കാത്ത രാഷ്ട്രീയ വൈരാഗ്യമോ?! (തുടരും) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-7) Posted by ബിജുകുമാര്‍ alakode at 01:30 10 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍, രയറോം Thursday, 9 September 2010 സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം : (ഭാഗം-5) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം : (ഭാഗം-4) ഇവിടെ വായിയ്ക്കാം പല മുഖങ്ങള്‍ വീണ്ടും ഒരു പുലരി കൂടി. “ഫയല്‍” പരിപാടി, മുദ്രാവാക്യ ശീവേലി എല്ലാം കഴിഞ്ഞ് “കൂടി“ന്റെ വാതില്‍ തുറക്കുന്നതും കാത്ത് ഞങ്ങളിരുന്നു. പതിവുപോലെ, ആറുമണിയ്ക്ക് സൈറണ്‍ മുഴങ്ങി, തിരക്കുള്ളവര്‍ മുന്‍പില്‍ കുതിച്ചു പാഞ്ഞു. ആ തള്ളല്‍ കഴിഞ്ഞ പാടെ ഞങ്ങളും വെളിയിലിറങ്ങി. അല്പം പല്‍‌പൊടിയുമെടുത്ത് ഞാന്‍ ഹാള്‍ കെട്ടിടത്തിന്റെ പിന്‍‌വശത്തെയ്ക്കു നടന്നു. അവിടെയുമുണ്ട് നെടു നീളന്‍ വരാന്ത. ഹാളില്‍ നിന്നും അങ്ങോട്ടുള്ള വാതിലുകള്‍ ഒരിക്കലും തുറക്കാറില്ല. ആ വരാന്തയിലേയ്ക്കു നോക്കിയ ഞാന്‍ അന്തം വിട്ടു പോയി. പത്തിരുപത്തഞ്ചു കൂറ്റന്മാര്‍ നിരന്നു നിന്നു വ്യായാമം ചെയ്യുന്നു. മൂന്നാലു പേര്‍ ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നു. കുറച്ചു പേര്‍ പുഷ് അപ് ചെയ്യുന്നു. വേറെ ചിലര്‍ ഭാരമുള്ള എന്തൊക്കെയോ വസ്തുക്കള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഒരു മിനി ജിമ്മു തന്നെ. സര്‍ക്കാര്‍ ചിലവില്‍ ആഹാരവും കഴിച്ച് ശരീരം നന്നാക്കുകയാണവര്‍. അന്ന് രാവിലത്തെ “ചപ്പാത്തി“ വളരെ ശ്രദ്ധാപൂര്‍വം പൊടി തട്ടിയാണു കഴിച്ചത്. ഇന്നലത്തെ മാതിരി പറ്റരുതല്ലോ. ആ പരിപാടി കഴിഞ്ഞു മുറ്റത്തിറങ്ങിയപ്പോള്‍ കാരംസ് ബോര്‍ഡിനുമുന്‍പില്‍ നാലുപേര്‍ ഇരുന്നു കളിയ്ക്കുന്നു. അത്യാവശ്യം തട്ടിമുട്ടി ഈ കളി അറിയാമെന്നുള്ളതു കൊണ്ട് ഒരു കൌതുകം. അറിയാമെന്നു പറഞ്ഞാല്‍ കോയിന്‍ കൃത്യം വീഴിയ്ക്കാനൊന്നും അറിയില്ല, എങ്കിലും അബദ്ധത്തില്‍ ചിലതൊക്കെ വീഴാറുണ്ട്; അത്ര തന്നെ. ജയില്‍ പുള്ളികളുടെ കളിയൊന്നു കണ്ടേക്കാമെന്നു കരുതി ഞാനും സുകുമാരനും അതിനടുത്തു പോയി നിന്നു. കളിക്കാര്‍ നാലുപേരും പ്രായമുള്ളവര്‍. അതില്‍ തന്നെ ഒരാള്‍ വളരെ പ്രായമുള്ളയാളാണ്. താടിയും മുടിയുമെല്ലാം തൂവെള്ള. വളരെ മെലിഞ്ഞ ഒരാള്‍. വെറും കളിയല്ല, കാര്യമായ കളിയാണതെന്നു സംസാരത്തില്‍ നിന്നും മനസ്സിലായി. “ഡോളറി“നാണു കളി. ഓരോ ആളും രണ്ടു “ഡോളര്‍“ വയ്ക്കണം. ജയിയ്ക്കുന്ന ആള്‍ക്ക് മൊത്തം എടുക്കാം. “ഡോളര്‍“ എടുത്തു കളത്തിലിടുന്നതു കാണാന്‍ നിന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് കുറച്ച് “ദിനേശ് ബീഡി“ കളത്തില്‍ വീണു ! അപ്പോള്‍ അതാണു ഡോളര്‍. ദിനേശ് ബീഡി..! കാര്യങ്ങള്‍ അല്പാല്പം ബോധ്യമായി വരുന്നു. മിക്കവാറും തടവുകാരുടെ ദൌര്‍ബല്യമാണ് പുകവലി. കഠിനമായ മനോസംഘര്‍ഷങ്ങള്‍ ലഘൂകരിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മറ്റു വരുമാനങ്ങള്‍ ഇല്ലാത്ത അവരെ സംബന്ധിച്ച് നിത്യവും കെട്ടുകണക്കിന് ബീഡി വാങ്ങാനുള്ള കഴിവില്ല. ദിവസക്കൂലിയുടെ നല്ലൊരു പങ്ക മാറ്റി വച്ചാലെ ബീഡി വാങ്ങല്‍ നടക്കൂ. ആയതിനാല്‍ ബീഡി ജയിലിലെ ഏറ്റവും വിലപിടിച്ച ഒരവശ്യ വസ്തുവാകുന്നു. കളത്തില്‍ കറുപ്പും വെളുപ്പും കോയിന്‍സ് സ്ട്രൈക്കറിന്റെ അടിയേറ്റ് ചിതറി. പ്രിയ സുഹൃത്തെ, ഞാനെന്താ പറയുക! അലസമായ ഒരു സ്ട്രൈക്കിങ്ങിനു പോലും ഒന്നും രണ്ടും കോയിനുകള്‍ കുഴിയില്‍ വീഴുന്നു! ഞാ‍നാദ്യം പറഞ്ഞ ആ വയോധികന്‍ ഒറ്റയടിയ്ക്ക് മൂന്നെണ്ണം വീഴിയ്ക്കുന്നതും ഞാന്‍ കണ്ടു ! ബോര്‍ഡിന്റെ ഏതു ഭാഗത്തിരിയ്ക്കുന്ന കോയിനും നിസ്സാരമായി കുഴിയില്‍ വീഴിയ്ക്കുന്നു! ജയിലിനു വെളിയിലാണെങ്കില്‍ കാരംസ് ചാമ്പ്യനാകേണ്ട ആള്‍. സദാസമയവും ഇതിനു മുന്‍പിലിരിയ്ക്കുന്ന അവര്‍ക്ക് ഈ കഴിവ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഞങ്ങള്‍ വീണ്ടും ബ്ലോക്കിലൂടെ കറങ്ങി. അല്പം അകലെയായി ഒരു ചെറിയ ഓട്ടു കെട്ടിടമുണ്ട്. അതിനുള്ളില്‍ നിന്നും “ചട പട“ ശബ്ദം. അതൊരു തുണിനെയ്തു ശാലയാണ്. ജയില്‍ വസ്ത്രങ്ങള്‍ ഇവിടെ ഉല്പാദിപ്പിയ്ക്കുന്നു. കോടതി ശിക്ഷിച്ച തടവു പുള്ളികള്‍ക്ക് പ്രത്യേക വസ്ത്രമാണ്. വെളുത്ത കൈത്തറി ഷര്‍ട്ടും മുണ്ടും. (റിമാന്‍ഡ് തടവുകാര്‍ക്ക് സ്വന്തം വസ്ത്രം ഉപയോഗിയ്ക്കാം). അവയ്ക്കു ആവശ്യമായി വരുന്ന തുണി കഴിച്ച് ബാക്കിയുള്ളവ വെളിയില്‍ ഇതു വില്‍ക്കുന്നുമുണ്ട്. ആ കെട്ടിടത്തിനുള്ളില്‍ കുറേ പേര്‍ കൈത്തറിയില്‍ തുണികള്‍ നെയ്തു കൊണ്ടിരിയ്ക്കുകയാണ്. അതിന്റെ “ചാടി“ന്റെ ശബ്ദമാണ് പുറത്തു കേള്‍ക്കുന്നത്. ഈ കെട്ടിടത്തിനു അല്പം മാറി ഒരു വോളിബോള്‍ കോര്‍ട്ടുണ്ട്. പിന്നെയും അല്പം താഴേയ്ക്കു പോയാല്‍ ജയില്‍ ക്ലിനിക്ക് ആണ്. ഇടയ്ക്കിടെ അവിടെ ഒരു ഡോക്ടര്‍ വരും. ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് അവിടെ ചികിത്സ ലഭിയ്ക്കും. ജയില്‍ വളപ്പ് അവിടുന്നങ്ങോട്ട് കൃഷിസ്ഥലമാണ്. അങ്ങോട്ടധികം പോയില്ല. തിരികെ ഹാളിലെത്തിയ ഞങ്ങളെ കാത്ത് രാമന്റെ വക ഒരു “ഓഫര്‍“ ഉണ്ടായിരുന്നു. ഞങ്ങളുടെ ഭക്ഷണം മേടിച്ചു വയ്ക്കല്‍, കുടിയ്ക്കാന്‍ വെള്ളമെടുത്തു വയ്ക്കല്‍ ഇതൊക്കെ അവന്‍ ചെയ്തു കൊള്ളും. പകരമായി അവനു ബീഡി മേടിച്ചു കൊടുത്താല്‍ മതി ! ആ ഓഫര്‍ നിരാകരിയ്ക്കാനായില്ല. അപ്പോള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ വന്നു. നല്ല ഉയരമുള്ള സുമുഖനായ ഒരു യുവാവ്. ഇരുപത്-ഇരുപത്തിരണ്ട് വയസ്സുണ്ടാകും. മീശയൊക്കെ പേരിനു മാത്രം. മുഷിഞ്ഞ ഒരു കൈലിമുണ്ടും ഷര്‍ട്ടും വേഷം. സമൃദ്ധമായി ചിരിച്ചു കൊണ്ടാണു വരവ്. അപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ഒരു പ്രതിയും അവനെ നോക്കി ചിരിച്ചു. അവര്‍ പരിചയക്കാരാണെന്നു തോന്നുന്നു. “നീ..! ജോഷിയല്ലേ ?! ” നമ്മുടെ കൂട്ടുപ്രതിയുടേതാണു ചൊദ്യം. “ഉം..ആറുമാസമായി ..” “എന്തു പറ്റീ..?” “ഹ ഹ..!” അവന്‍ ഞങ്ങളുടെ അടുത്തിരുന്നു. “ഒക്കെ എന്റെ വിധി..അല്ലാതെന്താ..” ഞങ്ങളെല്ലാം അവനെ ശ്രദ്ധിച്ചു. ആ മുഖത്ത് വല്ലത്തൊരു വിഷാദം. കണ്ടാല്‍ തന്നെ അറിയാം ഏതോ കൊള്ളാവുന്ന കുടുംബത്തില്‍ പിറന്നതാണെന്ന്. അവന്‍ അല്പനേരം തല കുമ്പിട്ടിരുന്നു. പിന്നെ പറഞ്ഞു: “അപ്പനെന്റെ പേരില്‍ കേസു കൊടുത്തതാണ്. ആറുമാസമായിട്ടും ജാമ്യമെടുക്കാന്‍ ആരും വന്നിട്ടില്ല..” ആരുമൊന്നും മിണ്ടിയില്ല. പിന്നീട് അവന്‍ പറഞ്ഞും, നമ്മുടെ കൂട്ടു പ്രതി പറഞ്ഞും അറിഞ്ഞ കഥയിങ്ങനെ: ചെറുപുഴ-പയ്യന്നൂര്‍ പാതയില്‍ പാടിച്ചാല്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ നമ്മുടെ കൂട്ടുപ്രതിയുടെ ഒരു ജ്യേഷ്ഠന്‍ താമസിയ്ക്കുന്നു. ഈ ജ്യേഷ്ഠന്റെ അയലത്ത് വലിയൊരു സമ്പന്ന കര്‍ഷകന്‍ ഉണ്ട്. റബര്‍, കുരുമുളക് ഒക്കെ ധാരാളം കൃഷിയുള്ള ആള്‍. അയാളുടെ ഏക പുത്രനാണ് ഈ ജോഷി. അവന്റെ അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയി. അതോടെ അപ്പന്‍ വേറെ കെട്ടി. രണ്ടാനമ്മയ്ക്ക് മക്കളായതോടെ കുടുംബത്തില്‍ ഒറ്റപെട്ടുപോയ അവന്‍ താന്തോന്നിയായി. ലക്ഷങ്ങളുടെ ബാധ്യതയാണ് വരുത്തി വച്ചത്. വീട്ടില്‍ നിന്നും റബറും കുരുമുളകും മോഷ്ടിച്ചു വിറ്റു. അവസാനം അപ്പന്‍ അവന്റെ പേരില്‍ കേസു കൊടുത്ത് ജയിലിലുമാക്കി. കോഴിക്കോട് ദേവഗിരി കോളേജില്‍ പ്രീഡിഗ്രി വരെ പഠിച്ചതാണ് ജോഷി. കഥയറിഞ്ഞപ്പോള്‍ ആ യുവാവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ചെറുപ്പത്തിലെ സ്നേഹം ലഭിയ്ക്കാതെ ഒറ്റപെട്ടുപോയ അവനെ എങ്ങനെ കുറ്റപ്പെടുത്താനാവും? ഞങ്ങള്‍ കിടക്കുന്ന ഭാഗത്തെ മേസ്ത്രി കറുത്ത ഒരു മധ്യവയസ്കനാണ്. വൈകുന്നേരം ആറര മുതല്‍ അരമണിക്കൂര്‍ അങ്ങേര്‍ ആ ഭാഗത്തുകൂടി നല്ല സ്പീഡില്‍ നിര്‍ത്താതെ നടക്കും. വ്യായാമമാണ്. ആള്‍ നല്ല മര്യാദക്കാരനും മാന്യനുമാണെന്ന് പെരുമാറ്റത്തില്‍ നിന്നും ബോധ്യപ്പെട്ടു. അബൂബക്കര്‍ എന്നാണു പേര്. കേസെന്താണെന്നു മാത്രംമനസ്സിലായില്ല. കെട്ടിടത്തിന്റെ ഒരു മൂലയിലുള്ള “കട്ടിലില്‍” ആരോടും അധികം മിണ്ടാതെ ഒതുങ്ങികൂടലാണു പതിവ്. ജയിലില്‍ ശിക്ഷിക്കപെട്ടവര്‍ക്ക് ദിവസവും നിശ്ചയിക്കപെട്ട ജോലിയുണ്ട്. ഓരൊ ദിവസവും രാവിലെ അതവര്‍ മുടങ്ങാതെ ചെയ്യും. അങ്ങനെ എന്നും രാവിലെ വെള്ളം കോരി കൃഷികള്‍ക്കു നനക്കുന്ന ഒരാള്‍ ഞങ്ങളുടെ തൊട്ടടുത്ത് “കട്ടിലില്‍” കിടപ്പുണ്ട്. മിക്കവാറും ഒരു തോര്‍ത്തും ഷര്‍ട്ടുമാണ് വേഷം. വെള്ളം വീണ് മേലാകെ നനഞ്ഞിരിയ്ക്കും എപ്പൊഴും. ആരോടും ഒന്നും സംസാരിച്ചു കണ്ടിട്ടില്ല. ജോലി കഴിഞ്ഞു വന്നാല്‍ തന്റെ കിടപ്പാടത്ത് സ്വസ്ഥനായി കിടക്കും. ചിലപ്പോള്‍ എന്തെങ്കിലും പുസ്തകം വായിയ്ക്കും. മുപ്പത്തഞ്ചോ നാല്പതോ വയസ്സു കാണും. നല്ല കുലീനത ആ മുഖത്തു കാണാമെങ്കിലും സ്ഥായിയായ വിഷാദം അതിനെ മായ്ചു കളയുന്നു. എന്തോ ഒരിഷ്ടം തോന്നിയ്ക്കുന്ന ഭാവമാണയാള്‍ക്ക്. അയാളോട് അങ്ങോട്ട് പരിചയപെടാനുള്ള ധൈര്യം എന്തായാലും എനിക്കില്ല. എന്നാല്‍ നമ്മുടെ രണ്ടാം പ്രതി ബ്രാഞ്ച് സെക്രട്ടറി സഖാവ് ഇക്കാ‍ര്യത്തിലൊക്കെ മിടുക്കനാണ്. കക്ഷി കേറി മുട്ടി. പലപ്പോഴായി കിട്ടിയ വിവരങ്ങള്‍ : കണ്ണൂരിനടുത്ത് ചിറക്കല്‍ സ്വദേശിയാണ്. കൊലക്കേസ് പ്രതി. അഞ്ചു വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിയ്ക്കുന്നത്. നാലുവര്‍ഷം അനുഭവിച്ചു കഴിഞ്ഞു, ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ട്. ഒരു പൊതുമേഖലാ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. അയാളുടെ ജീവിതത്തില്‍ ദുര്‍വിധി വിളയാടിയത് ഇപ്രകാരമാണ്. ഒരു സന്ധ്യയ്ക്ക് അയാളും ഭാര്യയും ബസ്സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു മദ്യപന്‍ അവരുടെ അടുത്തെത്തി, ഭാര്യയെ ശല്യപ്പെടുത്താനാരംഭിച്ചു. അസഹനീയമായപ്പോള്‍ ഇദ്ദേഹം കൈയിലിരുന്ന സ്യൂട്ട്കേസ് കൊണ്ട് അയാളെ ആഞ്ഞടിച്ചു. തലയ്ക്കടിയേറ്റ അയാള്‍ പിന്നീട് മരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരതികായന്റെ അകന്ന ബന്ധുവായിരുന്നു മരണപെട്ട മദ്യപന്‍. ഈ മനുഷ്യന്‍ കൊലക്കേസില്‍ പ്രതിയായി ജയിലുമായി. ഒരു നിമിഷ നേരത്തെ പ്രകോപനം ഒരാളുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞതു നോക്കൂ. ഇതൊക്കെ അല്ലാത്ത ചിലകാഴ്ചകളും കാണാനുള്ള (നിര്‍)ഭാഗ്യമുണ്ടായി. ഹാളിന്റെ മറ്റൊരു ഭാഗത്തു ചെല്ലുമ്പോള്‍ കുറച്ചു പേര്‍ തറയിലിരുന്നു വര്‍ത്തമാനം പറയുന്നതു കണ്ടു. അതിലൊരാളെ നല്ല മുഖപരിചയമുണ്ട്. ആള്‍ രയറോത്തിനടുത്തുള്ള നെല്ലിപ്പാറ സ്വദേശിയാണ്‌‍. പലപ്പോഴും ആലക്കോട്ട് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ നല്ല ടിപ്-ടോപ് വേഷത്തില്‍ ബൈക്കില്‍ വിലസി നടപ്പായിരിയ്ക്കും. രാമന്റെ കൈയില്‍ നിന്നും പൂര്‍ണ വിവരങ്ങള്‍ കിട്ടി. കക്ഷി നല്ല ഒന്നാന്തരം മോഷ്ടാവാണ് ! പുറത്തൊക്കെ പോയി മോഷണം നടത്തിയിട്ട്, നാട്ടില്‍ മിടുക്കനായി നടക്കും..! അതുപോലെ എനിയ്ക്കു നല്ല പരിചയമുള്ള ഒരു തേര്‍ത്തല്ലി സ്വദേശിയേയും കണ്ടു. എന്നെ മുഖാമുഖം കണ്ടപ്പോള്‍ കക്ഷി ആദ്യം ഒഴിഞ്ഞുമാറി. എങ്കിലും ഞാന്‍ കാര്യങ്ങള്‍ തിരക്കി. “ഓ..ഒരു കാര്യവുമില്ലാതെ എന്നെ കള്ളകേസില്‍ കുടുക്കിയാതാന്നേ..” ഇതാണെന്നോടു പറഞ്ഞത്. ഞാനാദ്യം വിശ്വസിച്ചെങ്കിലും രാമന്‍ തിരുത്തി തന്നു. ഏതോ വീട്ടില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കേസാണത്രേ..! ഞാന്‍ അവിടെ കണ്ട പലമുഖങ്ങളില്‍ നിന്നും എനിയ്ക്ക് ബോധ്യമായത്, ഇതാണ്. ജയില്‍ പുള്ളികളില്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന്, പെട്ടെന്നുള്ള പ്രകോപനത്താലോ, സാഹചര്യങ്ങള്‍ മൂലമോ കുറ്റം ചെയ്തവര്‍. മിക്ക കൊലക്കേസ് പ്രതികളും ഈ വിഭാഗത്തില്‍ പെടും. കൊലപാതകം ചെയ്യണമെന്ന് വിചാരിച്ച് ചെയ്തവരായിരിയ്ക്കില്ല ഇവര്‍. ഒരു നിമിഷ നേരത്തെ നിയന്ത്രണമില്ലായ്മ, ജീവിതത്തെ ആകെ തകര്‍ത്തവര്‍. ഇവര്‍ ചെയ്തു പോയ തെറ്റില്‍ പശ്ചാത്തപിക്കുന്നവരും ഇനിയൊരിയ്ക്കലും ആ തെറ്റ് ചെയ്യാന്‍ ആഗ്രഹിയ്ക്കാത്തവരുമാണ്. സ്വന്തം കുടുംബത്തെയോര്‍ത്ത് ഓരോ നിമിഷവും ഉള്ളുനീറിയാണവര്‍ തടവറയില്‍ കഴിയുന്നത്. ഇക്കൂട്ടര്‍ അധികവും അധോമുഖരാണ്. മറ്റുള്ളവരോട് അധികം ഇടപഴകാന്‍ ആഗ്രഹിയ്ക്കുന്നില്ല. തടവറയ്ക്കു വെളിയിലെ കഴിഞ്ഞകാല ജീവിതത്തിന്റെ മാധുര്യം അയവിറക്കി, മോചനത്തിന്റെ ദിനവും കാത്തു കഴിയുന്നവര്‍. കണ്ണീരിന്റെ ഉപ്പു പുരണ്ടതാണവരുടെ ജീവിതം. തടവറയില്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരങ്ങനെ തന്നെ. മറ്റൊരു വിഭാഗം, ജന്മനാ കുറ്റവാസനയുള്ളവരാണ്. ക്വട്ടേഷന്‍ കൊലകള്‍, മോഷണം, കൊള്ള, ബലാത്സംഗം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലെ പ്രതികള്‍ അധികവും ഈയിനത്തില്‍ പെടുന്നു. അവരെ കണ്ടാല്‍ തന്നെ നമുക്കു തിരിച്ചറിയാം. വിട്ടു പോകാത്ത കൌശലം, ക്രൂരത, പുച്ഛം, ഇവയൊക്കെ മുഖത്തു നിന്നും വായിച്ചെടുക്കാം. പരിസരത്തെ എപ്പോഴും നിരീക്ഷിയ്ക്കുന്നവരാണിവര്‍. മിക്കവാറും കൂട്ടുചേര്‍ന്നായിരിയ്ക്കും നടപ്പ്. നമ്മുടെ ജയിലുകള്‍ മോഷ്ടാക്കള്‍ക്കും ജന്മനാ കുറ്റവാസനയുള്ളവര്‍ക്കും മികച്ച പഠനകേന്ദ്രങ്ങളാണ്. ആദ്യമായി ജയിലിലെത്തുന്ന തുടക്കക്കാരനായ മോഷ്ടാവ്, ജയിലിലുള്ള പ്രൊഫഷണല്‍ മോഷ്ടാക്കളുമായി കൂട്ടു ചേര്‍ന്ന് പുതിയവിദ്യകള്‍ പഠിയ്ക്കും, അല്ലെങ്കില്‍ പഠിപ്പിയ്ക്കും. പിന്നെ ജയിലില്‍ വച്ചു തന്നെ പുതിയ സംഘങ്ങള്‍ രൂപീകരിയ്ക്കുന്നു. അകത്തുപോയ തുടക്കക്കാരന്‍ വെളിയില്‍ വരുന്നത് തികഞ്ഞ പ്രൊഫഷണല്‍ ആയിട്ടായിരിയ്ക്കും. ഇത്തരം ആള്‍ക്കാരെ നിരീക്ഷിയ്ക്കാനോ ഇവര്‍ സംഘം ചേരുന്നതു തടയാനോ യാതൊരു സംവിധാനവും ജയിലിലില്ല. ഇത്തരം ഒരു സംഘത്തെ ഞങ്ങള്‍ കിടക്കുന്ന ഏരിയയില്‍ തന്നെ കണ്ടു. ഏതാനും ചെറുപ്പക്കാരാണ്. ഒരു പ്രധാനിയും നാലഞ്ചു സില്‍ബന്ധികളും. എപ്പോഴും ഒന്നിച്ചു നടക്കുന്നു. സന്ധ്യയായാല്‍ വലിയ ചര്‍ച്ചകള്‍ കേള്‍ക്കാം. അതിലൊരുവന്‍, സ്വന്തം കേസ് കോടതിയില്‍ തനിയെ വാദിയ്ക്കാനുള്ള ശ്രമത്തിലാണു പോലും! അതിനുള്ള “ലാ പോയിന്റു“കളെ പറ്റിയാണ് ചര്‍ച്ച. ഇതൊക്കെ നമ്മുടെ ചാരന്‍ രാമന്‍ വഴിയാണ് അറിയുന്നത്. പിന്നെ മറ്റൊരു ചെറുപ്പക്കാരനെ കണ്ടു. അവന്‍ പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതാനുള്ള തായ്യാറെടുപ്പിലാണ്. അതിനായുള്ള പുസ്തകങ്ങള്‍ പഠിയ്ക്കുന്നു. ജയിലില്‍ ഇപ്പോള്‍ കോളേജ് വിദ്യാഭ്യാസം വരെ നേടാനുള്ള സംവിധാനം ഉണ്ട്. കണ്ണൂര്‍ ജയിലില്‍ നിന്നും ബിരുദാനന്തര ബിരുദവും എം.ബി.എ.യും നേടിയവരുണ്ട്! നമ്മുടെ പഴയ രാഷ്ട്രീയ നേതാക്കള്‍ പലരും സ്വസ്ഥമായിരുന്നു വായിച്ചതും പഠിച്ചതും ജയിലില്‍ നിന്നായിരുന്നു. സെല്ലുകളിലും മറ്റും കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ മാത്രമാണല്ലോ കൂട്ട്. രണ്ടാം ദിവസം ഇങ്ങനെ പലമുഖങ്ങളെ പരിചയപെടാനിടയായി. അവിടെയുള്ള ഓരൊ തടവുകാരന്റെയും പിന്നില്‍ ദുരിതപൂര്‍ണമോ നിര്‍ഭാഗ്യപൂര്‍ണമോ ആയ ഭൂതകാലം ഉണ്ടാവും. ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലല്ലോ? ഏതു ക്രൂരന്റെയും അഞ്ചോ ആറോ വയസ്സിലെ ചിത്രം കണ്ടു നോക്കൂ.. എന്തോരമനത്വമായിരിയ്ക്കും ആ മുഖത്ത് ! പിന്നീടെപ്പോഴോ കുറ്റവാസന മുളപൊട്ടുന്നു. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അവനെ അതിലേയ്ക്കു തള്ളി വിടുന്നു. ഒരിക്കല്‍ കുറ്റവാളിയായി മുദ്രകുത്തപെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല. സമൂഹം അവനെ വെറുക്കപെട്ടവരുടെ കൂട്ടത്തിലേയ്ക്കു തള്ളും. എവിടെയും അവഗണനയും പരിഹാസവും അവനെ വേട്ടയാടും. ക്രമേണ സമൂഹ വിരുദ്ധനാകുന്ന അവന്‍ പൂര്‍ണകുറ്റവാളിയായി പരിണമിയ്ക്കുന്നു. അന്നു ഉച്ചകഴിഞ്ഞതോടെ ഒരു സംഘം പാര്‍ട്ടിക്കാര്‍ പുതുതായി ഞങ്ങളുടെ ബ്ലോക്കില്‍ എത്തി. പട്ടുവം എന്ന സ്ഥലത്തു നിന്നും ആയിരുന്നു അവര്‍. പത്തുപേരുണ്ടായിരുന്നു എന്നാണോര്‍മ്മ. അക്കൂട്ടത്തില്‍ പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ള സുമുഖനായ ഒരു വിദ്യാര്‍ത്ഥി ഉണ്ടായിരുന്നു. ആദ്യമായി ജയിലിലെത്തിയതിന്റെ വിഷമം അവന്റെ മുഖത്തും കാണാനുണ്ട്. ഞങ്ങള്‍ അവരുമായി പരിചയപെട്ടു. കോണ്‍ഗ്രസ് പാര്‍ടിയുടെ ഒരു ഓഫീസ് തകര്‍ത്തു എന്നതാണവരുടെ കുറ്റം. രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് കിടന്നു. അതാ ജോഷി ഉച്ചത്തില്‍ ഒരു പഴയ സിനിമ പാട്ടു പാടുന്നു. ഒരു വിധം മോശമല്ലാത്ത ഈണമുണ്ടവന്. നഷ്ട സ്നേഹത്തിന്റെയും വ്യര്‍ത്ഥ യൌവനത്തിന്റെയും വേദനയും നിരാശയും ആ ശബ്ദത്തില്‍ നിന്നും വായിച്ചെടുക്കാം. കാത്തിരിയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ..! എത്ര ഭീകരമാണത്..! മനസ്സ് വീണ്ടും നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും സഞ്ചരിച്ചു. നാടിനും നാട്ടിലെ പുഴയ്ക്കുമെല്ലാം എന്തുമാത്രം സൌന്ദര്യമുണ്ടെന്ന് ഇപ്പൊഴാണറിയുന്നത്. എന്നും കാണുമ്പോള്‍ നാമതറിയുന്നില്ലല്ലോ. വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്തുള്ള വെടിപറച്ചില്‍, വിജയന്റെ തയ്യല്‍കടയിലിരുന്നുള്ള ചെസുകളി, ക്ലബ്ബിലെ കാരംസ് കളി, പിന്നെ പതിവായി കാണാറുള്ള, പിടയ്ക്കുന്ന മിഴികളുള്ള, ചുണ്ടിനുമുകളില്‍ നേരിയ വിയര്‍പ്പണിഞ്ഞ, പ്രിയപ്പെട്ട ഒരു മുഖം. ഒന്നും മിണ്ടാറില്ല. വല്ലപ്പോഴും ഒരു ചിരി. പിന്നെ ഒരു നോട്ടത്തില്‍ ഒത്തിരി വിശേഷം പങ്കിടും. എല്ലാം ഏതോ വിദൂരതയിലിരുന്നെന്നെ ഉറ്റു നോക്കുന്നു. എന്തേ അവരെ വിട്ടു പോയതെന്നോടു ചോദിയ്ക്കുന്നു. രണ്ടുദിവസം കൊണ്ടു ഞാനിത്രയും അനുഭവിയ്ക്കുന്നു എങ്കില്‍ വര്‍ഷങ്ങള്‍ ഇവിടെ തള്ളിനീക്കുന്നവരുടെ അവസ്ഥയെന്താണ് ? നഷ്ടപെട്ട ജീവിതത്തെ ഓര്‍ത്ത്, പ്രിയപെട്ടവരെ ഓര്‍ത്ത്, സ്നേഹത്തെയും സന്തോഷത്തെയും ഓര്‍ത്ത് ഓരോ നിമിഷവും വേദനയില്‍ ജീവിയ്ക്കുക. ജയില്‍ ഒരു ശിക്ഷയാകുന്നത് ഇപ്പോഴാണ്. ഉള്ളില്‍ സ്നേഹവും നൈര്‍മല്യവും ഉള്ളവര്‍ക്ക് മരണമാണ് ജയില്‍ ശിക്ഷ. തൂക്കുകയര്‍ അവര്‍ക്ക് രക്ഷയാണ്. (തുടരും) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6) Posted by ബിജുകുമാര്‍ alakode at 02:11 11 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍, രയറോം Tuesday, 7 September 2010 സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 4) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 3) ഇവിടെ വായിയ്ക്കാം പകല്‍ കാഴ്ചകള്‍ എത്രമാത്രം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായാലും, ഒരു പരിധി കഴിഞ്ഞാല്‍ നാം ബോധം കെട്ടുറങ്ങിപ്പോകും. അതിന് പതുപതുത്ത മെത്തയോ പായോ ഒന്നുംവേണ്ട. ശരീരം സ്വസ്ഥമായി ഒന്നു ചാരാനുള്ള സൌകര്യം കിട്ടിയാല്‍ മതി. ആ അഗാധ നിദ്രയുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ നാമറിയാതെ ഉണര്‍ന്നു പോയേക്കും, വ്യാകുലതകളിലേയ്ക്ക്. അങ്ങനെയൊരു ഘട്ടത്തില്‍ ഞാനും ഉണര്‍ന്നു പോയി. കണ്ണു മിഴിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് കിടക്കുന്ന സ്ഥലം ഓര്‍മ്മ വന്നത് . ആ ബോധ്യം തള്ളിക്കയറി വന്നതോടെ ഉറക്കമെല്ലാം പമ്പ കടന്നു. വലിയ ആ ഹാളില്‍ നല്ല നിശ്ശബ്ദത, ചിലരുടെ കൂര്‍ക്കം വലിയും ഇടവിട്ടുള്ള ചുമയും ഒഴിച്ചാല്‍. സുകുമാരന്‍ അടുത്തു കിടന്ന് നന്നായി ഉറങ്ങുന്നുണ്ട്(?). ഞാന്‍ തല ഉയര്‍ത്തി നോക്കി. രണ്ടു “കട്ടിലി”നപ്പുറത്തു നിന്നും പുകചുരുളുകള്‍ ഉയരുന്നു. മങ്ങിയ വെളിച്ചത്തില്‍ ആളെ കാണാം. ലോക്കല്‍ സഖാവ് കുത്തിയിരുന്നു ദിനേശ് ബീഡി വലിയ്ക്കുകയാണ്! പാവം ഉറക്കമില്ലാതെ എന്തൊക്കെയോ ആലോചിച്ചിരിയ്ക്കുന്നു. ഒന്നാം പ്രതി, മൂന്നു പെണ്‍കുട്ടികളുടെ പിതാവ്. രയറോത്തെ വീട്ടില്‍ ആ മക്കളും ഭാര്യയും ഇപ്പോള്‍ ഇതേ പോലെ തന്നെ ഉറക്കമില്ലാതിരിയ്ക്കുകയാവാം. ഓരോന്നാലോചിച്ച് കിടന്ന് വീണ്ടും മയങ്ങിപ്പോയി. “ഫയലേ..കോണ്‍ ഫയല്‍..!” ഉച്ചത്തിലുള്ള അലര്‍ച്ച.! ഞെട്ടിയെഴുനേറ്റു. എന്താണു സംഭവമെന്നൊരു പിടിയുമില്ല. എല്ലാരും അവിടുന്നുമിവിടുന്നും ഒക്കെ ചാടിയെഴുനേല്‍ക്കുന്നു. മടിച്ചു കിടന്ന ചിലരെ ആരൊക്കെയോ തട്ടിയെഴുനേല്‍പ്പിയ്ക്കുന്നു. ആകെപ്പാടെ ഒരു ബഹളം. ഞാന്‍ അന്തംവിട്ടിരുന്നു. “ഫയല്‍..ഫയല്‍..!” വീണ്ടും അതേ അലര്‍ച്ച..! നോക്കുമ്പോള്‍ തടവുപുള്ളികളെല്ലാം വരിയായി കുത്തിയിരിയ്ക്കുന്നതാണു കണ്ടത്. ഒരാളുടെ പുറകില്‍ ഒരാളായി. നമ്മളും ഇരിയ്ക്കണമല്ലോ. ഞങ്ങളെല്ലാം അതേ പോലെ അനുകരിച്ചു. അപ്പോള്‍ രണ്ടു പേര്‍, ഒരാള്‍ മുന്‍പില്‍ നിന്നു പുറകോട്ടും മറ്റേയാള്‍ പുറകില്‍ നിന്നു മുന്‍പോട്ടും, തലതൊട്ട് എണ്ണി വന്നു. എണ്ണല്‍ കഴിഞ്ഞ ശേഷം അവര്‍ പരസ്പരം എണ്ണംകൃത്യമാണെന്നുറപ്പു വരുത്തി. അതോടെ എല്ലാവരും എഴുനേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ കാര്യം മനസ്സിലായി. ജെയില്‍ പുള്ളികളുടെ എണ്ണമെടുത്തതാണ്. എന്നാല്‍ ഈ “ഫയല്‍” എന്ന വാക്കും ഇതുമായുള്ള ബന്ധം മനസ്സിലായില്ല. ഈ എണ്ണമെടുപ്പു നടത്തിയ ആള്‍ തടവുകാരന്‍ തന്നെയാണ്. അയാള്‍ക്ക് “മേസ്ത്രി” എന്ന ഒരു സ്ഥാനം നല്‍കിയിരിയ്ക്കുന്നു. പൊതുവില്‍ ശിക്ഷാകാലാവധി കഴിയാറായ, മര്യാദക്കാ‍രായ ആള്‍ക്കാരെയാണ് ഈ ചുമതല ഏല്‍പ്പിയ്ക്കുക. ഒരു ബ്ലോക്കില്‍ മൂന്നോ നാലോ മേസ്ത്രിമാരുണ്ടാകും. അവര്‍ക്ക് ഓരോ ഏരിയ തിരിച്ചു കൊടുത്തിട്ടുണ്ട്. ആ ഏരിയയിലെ മേല്‍നോട്ടം അവരുടെ ചുമതലയാണ്. അതിലൊന്നാണ് രാവിലെയും വൈകുന്നേരവുമുള്ള, തടവു പുള്ളികളുടെ കണക്കെടുപ്പ്. അപ്പോള്‍ സമയമെന്തായെന്നറിയില്ല. എങ്കിലും അഞ്ചുമണിയായിക്കാണുമെന്ന് ഊഹിച്ചു, മുറ്റത്ത് കാക്കകളുടെ കരച്ചില്‍ കേള്‍ക്കാം. ആറുമണിയായാല്‍ ഹാളിന്റെ വാതില്‍ തുറക്കും. പിന്നെ ഈ ബ്ലോക്കിനുള്ളില്‍ (ഹാളിനു വെളിയിലുള്ള വളപ്പില്‍) “സ്വതന്ത്രരായി” നടക്കാം. വീണ്ടും, വൈകുന്നേരം ആറുമണിയ്ക്ക് എല്ലാവരെയും ഉള്ളിലാക്കി ഹാള്‍ പൂട്ടും. ഇതാണു രീതിയെന്നു മനസ്സിലായി. “എല്ലാ സഖാക്കളും ഇങ്ങോട്ടു വരൂ..” സഖാവ് ബാബുരാജാണ് വിളിയ്ക്കുന്നത്. (ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഉന്നത ബിരുദധാരിയും പാര്‍ടി ലോക്കല്‍ സെക്രട്ടറിയും.‍). ഞങ്ങള്‍ കക്ഷിയുടെ ചുറ്റും കൂടി. “ഇങ്ക്വിലാബ് സിന്ദാബാദ്.. രക്തസാക്ഷികള്‍ സിന്ദാബാദ്.“ ബാബുരാജിന്റെ ചെവിപൊട്ടുന്ന ശബ്ദം ജയില്‍ മുറിയില്‍ മുഴങ്ങി. പിന്നെയെന്തു നോക്കാന്‍..ഞങ്ങളും വിളിച്ചു ഉച്ചത്തില്‍. ഒരു പത്തു മിനിട്ടു നേരത്തേയ്ക്ക് തകര്‍പ്പന്‍ വിളി തന്നെ. അപ്പോള്‍ ഹാളിന്റെ പല ഭാഗത്തു നിന്നും ഈ വിളി കേട്ടു തുടങ്ങി. അതോടെ ഞങ്ങള്‍ക്ക് ആവേശം കൂടി. നമ്മുടെ ആള്‍ക്കാര്‍ ഇഷ്ടം പോലെ കിടപ്പുണ്ടല്ലോ! ഈ മുദ്രാവാക്യം വിളി സംഘബോധം സൃഷ്ടിയ്ക്കുന്നതിനൊപ്പം ഒരു അധീശത്വ പ്രഖ്യാപനം കൂടിയാണ്. കാരണം ജയിലില്‍ വിവിധ തരത്തിലുള്ള കുറ്റവാളികളുണ്ട്. കൈക്കരുത്തില്‍ വിശ്വസിയ്ക്കുന്നവര്‍. ക്രൂര മനോഭാവമുള്ളവര്‍. അവരെയൊക്കെ ഒതുക്കി നിര്‍ത്താന്‍ ഇതു വഴി സാധിയ്ക്കും. ആറുമണി അടുക്കാറായതോടെ വാതിലിനു മുന്‍പില്‍ വലിയൊരു കൂട്ടം രൂപപെട്ടു. ആദ്യം പുറത്തു ചാടാനുള്ള തിരക്കാണ്. ഈ തിരക്കിനു കാരണം പിന്നീടാണു ബോധ്യമായത്. ബ്ലോക്കില്‍ ആളിനനുസരിച്ചുള്ള ടോയിലറ്റുകള്‍ ഇല്ല. ആകെ എട്ടോ പത്തോ എണ്ണം മാത്രം. ആദ്യം അതു പിടിയ്ക്കാനാണ് ഈ തിരക്ക്. ഞങ്ങള്‍ ഏതായാലും ഇതെല്ലാം നോക്കി മാറിയിരുന്നു. ആറുമണിയായപ്പോള്‍ സെ‌ന്‍‌ട്രല്‍ ടവറില്‍ സൈറണ്‍ മുഴങ്ങി. ഒരു ഗാര്‍ഡ് വന്ന്‍ കൂറ്റന്‍ വാതില്‍ തുറന്നിട്ടു. കോഴിയെ അഴിച്ചു വിട്ടമാതിരി ഒരു തള്ളലാണ് പുറത്തേയ്ക്ക്. കുറേപേര്‍ മുന്നിലിറങ്ങി പാഞ്ഞു. ഞങ്ങള്‍ ഈ തള്ളല്‍ കഴിഞ്ഞ് തോര്‍ത്തുമെടുത്ത് മുറ്റത്തിറങ്ങി. പ്രഭാതമായിരിയ്ക്കുന്നല്ലോ..!. നല്ല ശുദ്ധമായ അന്തരീക്ഷം. കുളിര്‍മ്മയുള്ള ഇളം കാറ്റ് കവിളില്‍ തട്ടി. കാക്കകളുടെ ചിലയ്ക്കല്‍. കൊച്ചു കുരുവികള്‍ അവിടെയൊക്കെ വന്നിരുന്നു എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. ചെറിയ മുറ്റം കഴിഞ്ഞാല്‍ വിശാലമായ വളപ്പാണ്. അവിടെയെങ്ങും പടുകൂറ്റന്‍ മാവുകളും തെങ്ങുമൊക്കെ. വലിയൊരു തറവാട്ടു വളപ്പ് മാതിരി. എന്തൊരു ഹരിതാഭ ! വളപ്പില്‍ അല്പം അകലത്തായി വലിയൊരു കിണറും നിലത്തു കെട്ടിയിരിയ്ക്കുന്ന ചതുരാകൃതിയിലുള്ള ടാങ്കുമുണ്ട്. നാലടിയോളം പൊക്കമുണ്ട് ടാങ്കിന്റെ ഭിത്തികള്‍ക്ക്. രണ്ടു മൂന്നു പേര്‍ ടാങ്കില്‍ വെള്ളം നിറയ്ക്കുന്നു. ഞങ്ങള്‍ അവിടെ പോയി, മാവില കൊണ്ട് പല്ലു തേച്ച് മുഖം കഴുകി വന്നു. ടോയിലറ്റിലേയ്ക്ക് ഇപ്പോള്‍ പോക്കു നടക്കില്ല. ഏഴുമണിയായിക്കാണും, പുറത്തെ വലിയ വരാന്തയിലേയ്ക്ക് വലിയ പാത്രങ്ങള്‍ ചുമന്നു കൊണ്ട് കുറച്ചു പേര്‍ എത്തി. “ചേട്ടാ ചായയും ചപ്പാത്തിയുമാണ്. പോയി മേടിച്ചോ..” രാമന്‍ ഞങ്ങളോടു വിളിച്ചു പറഞ്ഞു. ഓഹോ, ചപ്പാത്തിയാണോ? ജയിലാഹാരത്തെ പറ്റി പറയുന്നത് “ഗോതമ്പുണ്ട” എന്നാണല്ലോ..! ഹായ്... .ചപ്പാത്തി എനിയ്ക്കു വലിയ ഇഷ്ടമാണ്. വീട്ടില്‍ മിക്കവാറും ഗോതമ്പ് മേടിച്ച് പൊടിപ്പിയ്ക്കാറുണ്ട് ചപ്പാത്തി ഉണ്ടാക്കാന്‍.ഞാനും സുകുമാരനും പ്ലേറ്റും ഗ്ലാസുമെടുത്ത് അങ്ങോട്ടേയ്ക്ക് ചെന്നു. തിരക്കല്പം ഒഴിഞ്ഞ് ഞങ്ങളുടെ ഊഴമായി. ഞാന്‍ പ്ലേറ്റ് നീട്ടി.... ഉദ്ദേശം ഒരടിയോളം വ്യാസമുള്ള, അര സെന്റിമീറ്റര്‍ കനമുള്ള രണ്ടു “ചപ്പാത്തി”കള്‍ പ്ലേറ്റിലേയ്ക്കു വീണു. പുറകേ ബ്രൌണ്‍ നിറമുള്ള ഒരു ദ്രാവകം. അതില്‍ നാലോ അഞ്ചോ കടല അങ്ങിങ്ങായി കിടക്കുന്നു. പിന്നെ ഒരു കെറ്റിലില്‍ നിന്നും ചായ പോലെ തോന്നിക്കുന്ന എന്തോ ഒന്നു സ്റ്റീല്‍ ഗ്ലാസിലും ഒഴിച്ചു തന്നു. അതും നോക്കി കൂടുതല്‍ അന്തം വിട്ടു നില്‍ക്കാന്‍ പറ്റില്ല, പുറകില്‍ ആളുണ്ട്. കിട്ടിയതുമായി ഞങ്ങള്‍ കിടപ്പാടത്തെത്തി. “ചപ്പാത്തി”യ്ക്ക് നല്ല ഇരുണ്ട നിറമാണ്. ഗോതമ്പിന്റെ ഉമി പോലെ എന്തോ ആകെ പറ്റിയിരിയ്ക്കുന്നു. “ചായ“ കുടിച്ചു നോക്കി. വീട്ടില്‍ ചായവെച്ചു കഴിഞ്ഞ് കലത്തില്‍ വെള്ളമൊഴിച്ചു വയ്ക്കാറില്ലേ, അതു തന്നെ സാധനം. എന്തൊരു ടേസ്റ്റ്! എന്തായാലും ചെറിയ ചൂടുണ്ട്. വിശപ്പുള്ളതിനാല്‍ ഒന്നിനും വലിയ അരുചിയൊന്നും തോന്നിയില്ല. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു “ചപ്പാത്തി”യിലധികം പോയില്ല. “ബ്രേക്ക്ഫാസ്റ്റി“നു ശേഷം ബ്ലോക്ക് പരിസരമൊക്കെ ഒന്നു ചുറ്റിക്കാണാന്‍ ഞാനും സുകുമാരനും തീരുമാനിച്ചു. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഇരിയ്ക്കാനായി സിമന്റുകൊണ്ട് ബഞ്ചുകള്‍ ഉണ്ട്, ഒന്നോ രണ്ടോ എണ്ണം. കൂടാതെ ഒരു തട്ടും ചുറ്റിനും നാലുപേര്‍ക്കിരിയ്ക്കാനുള്ള സിമന്റു ബ്ലോക്കും. തട്ടിന്മേല്‍ ഒരു ക്യാരംസ് ബോര്‍ഡുണ്ട്. പ്രായമായ ചിലരൊക്കെ അവിടവിടെ ഇരിയ്ക്കുന്നു. എല്ലാം വിഷാദച്ഛവിയുള്ള മുഖങ്ങള്‍. ഇവരൊക്കെ കുറ്റവാളികളാണെന്ന് വിശ്വസിയ്ക്കാനാവുന്നില്ലല്ലോ? നമ്മളൊക്കെ എപ്പോഴും എവിടെ വച്ചും കാണുന്ന സാധാരണ മനുഷ്യര്‍. പലരും ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയതേ ഇല്ല. അറിയാതെയെങ്ങാനും കണ്ണുടക്കിയാല്‍ ഉടനെ പിന്‍‌വലിച്ചു കളയുന്നു. ഞങ്ങള്‍ താല്‍ക്കാലിക സന്ദര്‍ശകരാണെന്ന് അവര്‍ക്കറിയാം. ഞങ്ങള്‍ മുറ്റത്തു നിന്നും താഴെ ഭാഗത്തേയ്ക്കു നടന്നു. ഹാ..അതാ രണ്ട് കൂട്ടുപ്രതികള്‍ ഇളം വെയിലും കൊണ്ടിരിയ്ക്കുന്നു! തലയിലും ശരീരത്തുമൊക്കെ എണ്ണ തേച്ചു പിടിപ്പിച്ചിരിയ്ക്കുന്നു..! ഈ പുള്ളികളെ ഞങ്ങളെയൊക്കെ പിടിയ്ക്കുന്നതിനു മുന്‍പേ പിടിച്ചതാണ്. (ഭാഗം-1 ല്‍ ഇവരുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്). ഞങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷമായി. അവര്‍ ഓരോരോ ജയില്‍ വിശേഷങ്ങള്‍ പറഞ്ഞു തന്നു. ഞങ്ങള്‍ കിടക്കുന്നത് രണ്ടാം ബ്ലോക്കിലാണ് എന്ന് മനസ്സിലായി. ജയിലില്‍ കിടക്കുന്നതിന്റേതായ ഒരു വിഷമവും അവരുടെ മുഖത്തു കണ്ടില്ല. ഇപ്പോള്‍ ഏതാണ്ട് എട്ടോ പത്തോ ദിവസമായിക്കാണുമല്ലോ. ഒരാള്‍ ചെത്തുകാരനും മറ്റേയാള്‍ കൂലിപ്പണിക്കാരനും ആണ്. മനുഷ്യരങ്ങനെയാണല്ലോ, എവിടവുമായും പൊരുത്തപ്പെടുന്നതു വരെയേ ഉള്ളൂ വിഷാദം. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഏതാണ്ട് രണ്ടു മണിക്കൂര്‍ ആയതോടെ വയറ്റില്‍ നല്ല വേദന..! ഞാന്‍ വയറും തിരുമ്മി കുറെ നേരം ഇരുന്നു. രക്ഷയില്ല. പിന്നെ നേരെ ടോയിലറ്റിലേയ്ക്കോടി. അല്പം അകലെയാണത്. അരയാള്‍ ഉയരത്തിലുള്ള മറയേ ഉള്ളു. ഇപ്പോള്‍ തിരക്കൊന്നുമില്ല. ഞാന്‍ തിരികെ പോകുമ്പോള്‍ സുകുമാരനും വയറും തിരുമ്മി വരുന്നുണ്ട്. വേദന തന്നെ..! ഞങ്ങളുടെ മിക്ക കൂട്ടുപ്രതികളും ഇതേ വേദന അനുഭവിച്ചു. പിന്നീട് കാര്യം മനസ്സിലായി. “ചപ്പാത്തി” പറ്റിച്ച പണിയാണ്. അതിന്മേലുള്ള പൊടി (ഉമി) നന്നായി തട്ടിക്കളഞ്ഞ ശേഷമേ അതു തിന്നാന്‍ പാടുള്ളു പോലും! ഞങ്ങള്‍ വീണ്ടും ഹാളിലേക്ക് പോയി. സഖാക്കള്‍ പലരും കൂട്ടം കൂടിയിരിയ്ക്കുന്നു. മിക്കവരുടെയും മുഖത്ത് വല്ലാത്ത നിരാശയും മ്ലാനതയുമാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ ! എന്നും രാവിലെ രയറോത്തെ ചായക്കടകളില്‍ നിന്നും ചായയോടൊപ്പം രണ്ടോ മൂന്നോ പത്രങ്ങളും വായിയ്ക്കുന്നവര്‍, റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുന്നവര്‍ (ടി.വി. ആയിവരുന്നതേയുള്ളു), അത്യാവശ്യം രാഷ്ട്രീയം പറയുന്നവര്‍, റബ്ബര്‍ ടാപ്പു ചെയൂന്നവര്‍, പശുവിനെ കറന്നു മില്‍മയില്‍ പാലളക്കുന്നവര്‍, മറ്റു ജോലികള്‍ക്കു പോകുന്നവര്‍ അങ്ങനെ വിവിധ ദിനചര്യകളുള്ളവരാണ് എല്ലാവരും. അതിന്റെ ആ ഒരു താളത്തിലാണ് അവരുടെ ഓരോ ദിനവും വരുന്നതും പോകുന്നതും. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അത് നമ്മളെ എപ്പോഴും ഉത്സാഹഭരിതരായി നിലനിര്‍ത്തും. മനസ്സിന് ചലനോര്‍ജം നല്‍കും. ചുറ്റുപാടുകളില്‍ നിന്നും, മനസ്സ് എന്തിലേയ്ക്കെങ്കിലും കേന്ദ്രീകരിയ്ക്കുമ്പോള്‍ വിരസത നമ്മെ വിട്ടുപോകും. ഇവിടെയിതാ, ഞങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ നിസ്സഹായതയിലേയ്ക്കു വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നു.. അപരിചിതരായ ഒട്ടേറെ ആള്‍ക്കാര്‍കിടയില്‍ -കുറ്റവാളികള്‍ക്കിടയില്‍ ‌‌- എങ്ങനെ കഴിച്ചു കൂട്ടും? ഇവരുടെയൊക്കെ പ്രതികരണം എങ്ങനെയാവും ? എന്നാണിനി ഇവിടെ നിന്നൊന്നു രക്ഷപെടുക? ഈ ആശങ്കകളാണ് എല്ലാവര്‍ക്കും. മുതിര്‍ന്നവര്‍ അത്ര പരസ്യമായി പറഞ്ഞില്ലെങ്കിലും ആ മുഖങ്ങളില്‍ നിന്നും അതു വായിച്ചെടുക്കാം. എല്ലാവരുടെയും ആകാംക്ഷ എന്നാണു ജാമ്യം കിട്ടുക എന്നതു മാത്രമാണ്. പുറത്ത് പാര്‍ട്ടി അക്കാര്യങ്ങള്‍ നീക്കുന്നുണ്ട് എന്നാണറിവ്. ഇതിനിടയില്‍ മറ്റു ചില സഖാക്കള്‍ പരിചയപെടാനെത്തി. പലരും പല പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍. ഒരിയ്ക്കലും കണ്ടിട്ടില്ലാത്തവര്‍. എങ്കിലും ഒരേ തൂവല്‍ പക്ഷികളാണന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സാഹോദര്യം തോന്നും. പരസ്പരം ചെയ്ത “കുറ്റങ്ങള്‍” പറഞ്ഞ് ചിരിയ്ക്കും. പലരും നല്ല വിദ്യാഭ്യാസമുള്ളവരും തൊഴിലെടുക്കുന്നവരുമൊക്കെയാണ്. ഒരു പഞ്ചായത്ത് പ്രസിഡണ്ട്, സഹകരണ ബാങ്ക് സെക്രട്ടറി, അധ്യാപകന്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ചുമട്ടുകാര്‍ അങ്ങനെ പലരുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ക്കൊക്ക പലപ്രാവശ്യത്തെ മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാല്‍ അത്ര വലിയ ആശങ്കയൊന്നുമില്ല. അങ്ങനെ കുറച്ചു നേരം പോയി. പിന്നെ ഞാനും സുകുമാരനും കൂടി ടാങ്കില്‍ നിന്നും വെള്ളം കോരി കുളിച്ചു. അതു കഴിഞ്ഞപ്പോള്‍ കുറച്ചൊരുന്മേഷം കിട്ടി. തിരികെയെത്തി അല്പസമയം കഴിഞ്ഞു; അതാ വീണ്ടും വലിയ കുട്ടകവും ചുമന്ന് ആള്‍ക്കാര്‍ വരുന്നു..! ഉച്ചഭക്ഷണം എത്തി. വലിയ ക്യൂ. ഞങ്ങള്‍ പ്ലേറ്റുമായി വരിയില്‍ നിന്നു. നല്ല റേഷന്‍ അരി ചോറാണ്. പഴയ സ്റ്റീല്‍ ടിഫിന്‍ കാരിയര്‍ കണ്ടിട്ടില്ലേ? അതിന്റെ ചുവട്ടിലെ വലിയ തട്ടിന് കണക്കായ വലിപ്പത്തില്‍ വൃത്താകൃതിയിലുള്ള, അമര്‍ത്തിയെടുത്ത ഒരു “കട്ട“ ചോറ്. ശരിയ്ക്കും ഒരാള്‍ക്ക് മിച്ചം കഴിയ്ക്കാം. ചോറിനൊപ്പം സാമ്പാര്‍ എന്നു വിളിയ്ക്കപെടുന്ന ദ്രാവകം. അതില്‍ എന്തൊക്കെയോ ഒന്നു രണ്ടു കഷണങ്ങള്‍ കിടക്കുന്നു. അപൂര്‍വമായി പാറ്റയും കിട്ടാറുണ്ടത്രേ ! (ഇപ്പറഞ്ഞതു വെച്ച് ജയില്‍ കറി എപ്പൊഴും മോശമാണെന്നു കരുതണ്ട. ചില ദിവസങ്ങളില്‍ നല്ല ഒന്നാന്തരം കറി തന്നെ കിട്ടും. അതു പോലെ ഓരോ ദിവസവും കറികള്‍ മാറി മാറി വരും. ആഴ്ചയിലൊന്ന് ഇറച്ചി, മീന്‍, ഉണക്ക മീന്‍ ഇവയുമുണ്ട്, ഒക്കെ പേരിനു മാത്രമാണേ. എന്നാല്‍ ഒരു ദിവസം പുഴുക്കു കറി കഴിച്ചിരുന്നു. ജയിലില്‍ തന്നെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടുള്ളത്. അതിന്റെ രുചി ഇന്നും നാവിലുണ്ട്.) ഉച്ചയൂണു കഴിഞ്ഞ് ചെറിയൊരു ഉറക്കം നടത്തി. മൂന്നു മണിയായപ്പോള്‍ വീണ്ടും സൈറണ്‍ മുഴങ്ങി. ചിലരൊക്കെ തട്ടിക്കുടഞ്ഞെഴുനേറ്റു. കൂടെ ഞങ്ങളും. ഇനി ഒരു മണിക്കൂര്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുമത്രേ..! അതായത് ബ്ലോക്കിന്റെ വേലി ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് തുറന്നു കിട്ടും. ഈ സമയത്ത് കാന്റീനില്‍ പോകാം, അത്യാവശ്യം എന്തെങ്കിലും മേടിയ്ക്കണമെങ്കില്‍ ആവാം. സെന്‍ട്രല്‍ ടവറില്‍ റേഡിയോ ഉണ്ട് അതു കേള്‍ക്കാം. പിന്നെ വേണമെങ്കില്‍ മറ്റു ബ്ലോക്കുകളും സന്ദര്‍ശിയ്ക്കാം. കിട്ടിയ അവസരം ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചാറു പേര്‍ ബ്ലോക്കിനു വെളിയില്‍ വന്നു. സെ‌ന്‍ട്രല്‍ ടവര്‍ കണ്ടു. നല്ല ഉഗ്രന്‍ കെട്ടിടം. ചുറ്റിലും രണ്ടടി ഉയരമുള്ള ചെറുമതില്‍. അതില്‍ ചിലരൊക്കെ ഇരിയ്ക്കുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഒരു കോളാമ്പി കാണാം. അതു വഴി റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നുണ്ട്. ടവര്‍ മുറ്റത്തുകൂടി മറുവശത്തേയ്ക്കു നടന്നു. അവിടെ മറ്റൊരു ബോക്കിലേക്കു പ്രവേശിയ്ക്കാം. ഈ ഭാഗത്താണ് കാന്റീന്‍. അവിടെ തന്നെ, തടി അറുക്കുന്ന സ്ഥലം, ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന സ്ഥലം, അടുക്കള, ചില ഓഫീസുകള്‍ ഇവയെല്ലാമുണ്ട്. ഇവിടെയെല്ലാം ജോലി ചെയ്യുന്നത് തടവുകാരാണ്. തടവുകാരില്‍ നല്ല വിദ്യാഭ്യാസമുള്ളവരുമുണ്ട്. അവര്‍ക്കൊക്കെ അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടും. കുറ്റവാസനയില്ലാത്ത, മര്യാദക്കാരായ തടവുകാര്‍ക്കേ ഇതൊക്കെ ലഭിയ്ക്കൂ. കാന്റീനില്‍ നല്ല തിരക്കാണ്. ചായ, ബോണ്ട (ഉണ്ടം പൊരി), പഴം പൊരിച്ചത് അങ്ങനെയുള്ള “കടി”കള്‍, ബീഡി, അച്ചാര്‍, പല്പൊടി, പേസ്റ്റ്, തുവര്‍ത്ത് ഇങ്ങനെയുള്ള പലവസ്തുക്കളും അവിടെ കിട്ടും. പുറത്ത് ചായയ്ക്ക് ഒന്നര രൂപാ വിലയുള്ളപ്പോള്‍ ജയില്‍ കാന്റീനില്‍ അന്‍പതു പൈസയാണ്. കടികള്‍ക്കും അതേ വില തന്നെ. എന്നാല്‍ ബീഡി, അച്ചാര്‍ അങ്ങനെയുള്ള പുറം സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം. അന്ന് ഒരു ജയില്‍ പുള്ളിയ്ക്ക് ദിവസകൂലി കേവലം നാലര രൂപയാണ്. പുറത്ത് കൂലി അന്‍പതു മുതല്‍ അറുപതു രൂപ വരെ. (ഇപ്പോള്‍ ജയിലിലെ കൂലി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട് ). കാന്റീനില്‍ ഒരാള്‍ക്ക് ഒരു മാസം ചിലവാക്കാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. പരമാവധി അറുപതു രൂപാ മാത്രം. തിരക്കിനിടയില്‍ കൂടി ഞങ്ങള്‍ ഓരോ ചായയും കടിയും പല്‍പ്പൊടിയും മേടിച്ചു. (പുറത്തു നിന്നും മേടിച്ച നമ്പൂതിരിപ്പൊടി ജയില്‍ കവാടത്തില്‍ മേടിച്ചു വച്ചിരുന്നല്ലോ). ചായയും കടിയും ഒന്നാംതരം. അതും കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരു മധ്യ വയസ്ക്കന്‍ ചിരിച്ചു കൊണ്ടു വന്നു. നല്ല കുലീനത്വം തുളുമ്പുന്ന മുഖഭാവം. ജയില്‍ വസ്ത്രങ്ങളാണ് വേഷം. ഞങ്ങളോടൊപ്പമുള്ള മൂത്ത സഖാക്കളെല്ലാം കക്ഷിയുടെ പരിചയക്കാരാണല്ലോ !. അവര്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞു. തിരിച്ചു നടക്കുമ്പോള്‍ അതാരാണെന്നു ഞാന്‍ അന്വേഷിച്ചു. രയറോത്തിന്റെ അടുത്ത പ്രദേശമായ തേര്‍ത്തല്ലി സ്വദേശിയാണയാള്‍. നല്ല സാമ്പത്തികമുള്ള, വിദ്യാഭ്യാസമുള്ള വ്യക്തി. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മണ്ഡലം നേതാവായിരുന്നു. ഒരു കൊലപാതകവുമായി ബന്ധപെട്ട് ജീവപര്യന്തം തടവു ശിക്ഷ അനുഭവിയ്ക്കുകയാണ്. ഇനിയും മൂന്നോ നാലോ വര്‍ഷങ്ങള്‍ ബാക്കിയുണ്ട് പുറത്തിറങ്ങാന്‍. ഇവിടെ അക്കൌണ്ട് സെക്ഷനില്‍ ജോലിയെടുക്കുകയാണ്. കാന്റീന്‍ കെട്ടിടത്തിലെ സൈഡില്‍ കനത്ത ഇരുമ്പു വേലിയണ്. അതിനുള്ളില്‍ നീളത്തില്‍ കുറച്ചു എടുപ്പുകള്‍. അവയാണ് “കണ്ടെംഡ് സെല്ലുകള്‍“. വധശിക്ഷയ്ക്ക് വിധിക്കപെട്ടവരേയും കൊടും കുറ്റവാളികളെയും ജയിലില്‍ അതിക്രമം കാണിയ്ക്കുന്നവരേയുമൊക്കെയാണ് അതില്‍ ഇടുന്നത്. ശരിയ്ക്കും ഏകാന്ത തടവാണവിടെ. ഓരോന്നും ഓരോ ചെറിയ സെല്ലുകള്‍. അവിടെ പോയി കാണണമെന്നുണ്ടെങ്കിലും അങ്ങോട്ടേയ്ക്ക് പ്രവേശനമില്ല. അതിനുമപ്പുറത്താണ് വധശിക്ഷ നടപ്പാക്കുന്ന തൂക്കുമുറി. തടവുകാരനായിട്ടല്ലായിരുന്നു ചെന്നതെങ്കില്‍ ഒരു പക്ഷെ അതൊക്കെ പോയി കാണാമായിരുന്നു. നാലുമണിയോടെ സൈറണ്‍ മുഴങ്ങി. തിരിച്ച് ബ്ലോക്കിലെത്തി. ഗേറ്റ് പൂട്ടപെടുകയും ചെയ്തു. അഞ്ചുമണിയായപ്പോള്‍ വീണ്ടും ഭക്ഷണമെത്തി. രാത്രിയിലേയ്ക്കുള്ള ചോറും കറിയും. ക്യൂ നിന്ന് മേടിച്ചു. ഇപ്പോഴേ ആരും തന്നെ കഴിയ്ക്കില്ല. ഏഴുമണിയെങ്കിലും ആവണം. ആറുമണിയായതോടെ വീണ്ടും സൈറണ്‍. എല്ലാവരും ഹാളിനകത്തു കയറി. ഗാര്‍ഡുമാര്‍ വാതില്‍ പൂട്ടി, എന്നിട്ട് പുറത്ത് കാത്തു നിന്നു. അകത്ത് അതാ രാവിലത്തെ അലര്‍ച്ച..! “ഫയലേ..ഫയല്‍. ..കോണ്‍ ഫയല്‍..” എല്ലാം കൂടി രാവിലത്തെ മാതിരി കുന്തിച്ചിരുന്നു. വീണ്ടും മേസ്ത്രിയും സഹായിയും എണ്ണി നോക്കി കൃത്യത ഉറപ്പാക്കി. എന്നിട്ട് ആ വിവരം ഗാര്‍ഡുകളെ അറിയിച്ചു. എണ്ണത്തില്‍ തൃപ്തരായി അവര്‍ മടങ്ങി. പുറത്ത് സന്ധ്യ ആവുന്നതേയുള്ളു. മാവുകളില്‍ നിറയെ കാക്കകളുടെയും മറ്റു പക്ഷികളുടെയും ആരവം. അവരും ചേക്കേറുകയാണല്ലോ ..! അതിനിടയില്‍ കുയിലിന്റെ ശബ്ദവും കേട്ടു. അപ്പോള്‍ എന്തെന്നില്ലാത്ത ഒരു വിഷാദം മനസ്സില്‍ പടര്‍ന്നു കയറി. പുറത്ത് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദം കേള്‍ക്കുന്നുണ്ട്. എത്രയോ വൈകുന്നേരങ്ങളില്‍ കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേയ്ക്കു പോയിരിയ്ക്കുന്നു. അന്നൊക്കെ പലപ്രാവശ്യം ഈ കനത്ത മതില്‍ കെട്ടിലേയ്ക്ക് അലസമായി നോക്കിയിട്ടുണ്ട്. അതിനുള്ളിലെ പക്ഷികളുടെ ചിലപ്പുകള്‍ കേട്ടിട്ടുമുണ്ട്. അവയൊക്കെ മനസ്സില്‍ ഇരച്ചു വന്നു. ഇവയെല്ലാം എന്റെ ഓര്‍മ്മ ചിന്തുകളില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നോ? തലച്ചോറിലെവിടെയോ ഉറങ്ങിക്കിടന്ന അവ ശക്തിയോടെ ഉണര്‍ന്നെണീറ്റിരിയ്ക്കുകയാണ് ! അതേ, ഇപ്പോള്‍ അവരുടെ സമയമാണല്ലോ..! ബാബുരാജ് വീണ്ടും എല്ലാവരെയും വി|ളിച്ചു. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകിട്ടും ശീവേലി കഴിയ്ക്കും പോലെ ഇവിടെയുമൊരു ശീവേലിയുണ്ടല്ലോ, മുദ്രാവാക്യം വിളി. പൂര്‍വാധികം ശക്തിയോടെ ആ പരിപാടി അങ്ങു നടത്തി. ഇത്തവണ മറ്റു ചില സഖാക്കന്മാരും കൂടിയിരുന്നു. ബാബുരാജിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടാവാം. പിന്നെ, കുറേ നേരത്തെ വര്‍ത്തമാനങ്ങള്‍, ഭക്ഷണം, മൂത്രമൊഴിക്കാനുള്ള ഭാഗത്തു തന്നെ പാത്രം കഴുകലും കൈകഴുകലും. അതും കഴിഞ്ഞ് നമ്മുടെ കിടപ്പാടത്ത്, ജമുക്കാളത്തില്‍ നീണ്ടു നിവര്‍ന്നൊരു കിടപ്പ്. കനത്ത കരിങ്കല്‍ ഭിത്തിയില്‍ വിഷാദം ചുരുളുകളായി ഒളിച്ചിരുന്നു. പരന്നു കിടന്ന നേര്‍ത്ത പുകപടലത്തില്‍ ഏകാന്തത തങ്ങി നില്‍ക്കും പോലെ. അനേകം പേരുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന മച്ചില്‍ തട്ടി പ്രതിധ്വനിച്ചു. അപ്പോള്‍ അറിയാതെ മനസ്സ് വീണ്ടും വീട്ടിലേയ്ക്കു പോയി. അവിടെ അകത്തെ മുറിയില്‍, ഉറങ്ങാതെ, വെളിയിലേയ്ക്ക് ചെവിയോര്‍ത്ത്, തേങ്ങുന്ന മനസ്സുമായി അമ്മ..! അടുക്കളയില്‍ ഒരു പാത്രം ചോറ് എനിയ്ക്കായി കാത്തിരിപ്പുണ്ടാവും. നെഞ്ചില്‍ ഉരുണ്ടു വന്ന വിങ്ങല്‍ കടിച്ചമര്‍ത്തി കണ്ണു പൂട്ടി കിടന്നു. (തുടരും) Posted by ബിജുകുമാര്‍ alakode at 01:59 16 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍, രയറോം Sunday, 5 September 2010 സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 3) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 2) ഇവിടെ വായിയ്ക്കാം ജയിലിലെ ആദ്യരാത്രി. പതിനാറുപേരും കയറി കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തോടെ ജയില്‍ വാതില്‍ ഞങ്ങള്‍ക്കു പിന്നില്‍ അടഞ്ഞു. പുറം ലോകത്തു നിന്നും ഞങ്ങള്‍ വേര്‍പിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറം കാഴ്ചകള്‍ ഇനിയെന്നു കാണാനാകുമെന്നറിയില്ല. കനത്ത ശൂന്യത വന്നു പൊതിഞ്ഞ പോലെ തോന്നി. പുറത്തു ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഹോണടിച്ചു പായുന്നതു കേള്‍ക്കാം. ഇത്രയും സമയം അതു ശ്രദ്ധിച്ചിരുന്നതേ ഇല്ല. ആ വാതില്‍ അടഞ്ഞപ്പോഴാണ് ആ ശബ്ദം അവിടെയുണ്ടായിരുന്നു എന്നോര്‍ത്തത്.. ദൃശ്യം നമ്മില്‍ നിന്നും മാറ്റപ്പെടുമ്പോഴാണല്ലോ ശബ്ദത്തില്‍ ഒളിച്ചിരിയ്ക്കുന്ന അര്‍ത്ഥതലങ്ങള്‍ നാം അറിയുന്നത്, അന്ധനായ ഒരു മനുഷ്യന്‍ ശബ്ദത്തിലൂടെ ലോകത്തെ തിരിച്ചറിയുന്ന പോലെ. ഇതു വരെ കണ്ടിരുന്ന കാഴ്ചകള്‍ ഇനിയില്ല എന്നറിയുമ്പോഴുള്ള നഷ്ടബോധം വിവരണാതീതമാണ്. കവാടത്തിന്റെ ഉള്‍ഭാഗത്ത് ചെറിയൊരു ഓഫീസുകെട്ടിടമാണ്. പുതുതായി വരുന്ന തടവുകാരെ ജയിലിലേയ്ക്ക് ഏറ്റുവാങ്ങാനും അവരുടെ കൈയിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുമൊക്കെയുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നതവിടെയാണ്. ഒരു ഉദ്യോഗസ്ഥനും (ജയിലര്‍) മൂന്നാലു ഗാര്‍ഡുമാരും അവിടെയുണ്ട്. ഞങ്ങള്‍ വരിയായി നിന്നു. ഞങ്ങളെ റിമാന്‍ഡു ചെയ്ത കോടതിയുത്തരവും മറ്റു രേഖകളും പോലീസുകാര്‍ ഏല്‍പ്പിച്ചത് ആ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇരുപ്പുണ്ട്. അയാള്‍ ഞങ്ങളെ കണ്ണു കൊണ്ട് എണ്ണി നോക്കി. പിന്നെ ഓരോ ആളെയും പേരു വിളിച്ച് ഉറപ്പു വരുത്തി. തുടര്‍ന്ന്, ഞങ്ങളുടെ കൈയിലുള്ള രൂപ, വാച്ച്, വിലപിടിച്ച മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം അവിടെ ഏല്‍പ്പിയ്ക്കാനാവശ്യപ്പെട്ടു. എല്ലാം തിട്ടപെടുത്തിയ ശേഷം ഒരു അക്കൌണ്ട് നമ്പര്‍ തന്നു. ഈ നമ്പര്‍ ജയില്‍ കാന്റീനിലും മറ്റും ഉപയോഗിച്ച് അത്യാവശ്യ സാധനങ്ങള്‍ മേടിയ്ക്കാം മതിയായ രൂപാ അക്കൌണ്ടിലുണ്ടെങ്കില്‍ . നമ്മുടെ വസ്തുക്കള്‍ അവിടെ തന്നെ സൂക്ഷിയ്ക്കും. പുറത്തിറങ്ങിമ്പോള്‍ ഈ നമ്പര്‍ കാണിച്ചാല്‍ അവയെല്ലാം തിരിച്ചു കിട്ടും. പതിനാറുപേരെയും ജയിലില്‍ “സ്വീകരിച്ചു” കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി തുടങ്ങി. ആശ്വാസമായി. “നടയടി“യൊന്നും ഉണ്ടായില്ല. ഞങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. അപ്പോഴാണ് ജയില്‍ കവാടം തുറന്ന് ഒരു യുവാവിനെ കൊണ്ടു വന്നത്. ഈ സമയത്ത് സാധാരണ തടവുകാരെ സ്വീകരിയ്ക്കാറില്ലങ്കിലും എന്തു കൊണ്ടോ അവനെ കൊണ്ടു വന്നു. ഒരു മെല്ലിച്ച, ഇരുപതോ ഇരുപത്തി രണ്ടോ വയസ്സു വരുന്ന പയ്യന്‍. കൌതുകം കൊണ്ട് നടപ്പിനിടയില്‍ തിരിഞ്ഞ് അവനെ നോക്കി. പേടിച്ചാണ് നില്‍പ്പ്. “അഴിയ്ക്കെടാ മുണ്ടും ഷര്‍ട്ടും..” ഗാര്‍ഡുമാരിലൊരാള്‍ അലറി. അവന്‍ വിറച്ചു കൊണ്ട് ഷര്‍ട്ടും ഉടുമുണ്ടും അഴിച്ചു കൈയില്‍ പിടിച്ചു. വെറും ഷഡ്ഡിയിലാണു നില്‍ക്കുന്നത്. പിന്നെ കണ്ട കാഴ്ച, ഒരു ഗാര്‍ഡ് അവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ടു തള്ളിക്കൊണ്ടു പോകുന്നതാണ്. ഞെട്ടലോടെ ഞാന്‍ കണ്ണുകള്‍ പിന്‍‌വലിച്ച് വേഗം നടക്കാനാരംഭിച്ചു. പിന്നില്‍ നിന്നും “പടേ..പടേ”ന്നു അടിയുടെ ശബ്ദം! എന്താണു "നടയടി"യെന്നു മനസ്സിലായി. ഇവിടെ മറ്റൊരു സാഹചര്യത്തിലാണ് എത്തിപ്പെട്ടെതെങ്കില്‍ ഉറപ്പായും കിട്ടിയേനെ..! കവാടത്തില്‍ നിന്നു നോക്കുമ്പോള്‍ ഇരുനൂറുമീറ്ററോളം അകലെ (ദൂരമൊക്കെ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ്, അത്ര കൃത്യമായിരിയ്ക്കണമെന്നില്ല ) ഉയര്‍ന്നു നില്‍ക്കുന്ന വലിയൊരു ടവര്‍ -കെട്ടിടം- കാണാം. അവിടെ നിന്നും പത്തോ ഇരുപതോ മീറ്റര്‍ താഴെയാണ് നാം നില്‍ക്കുന്നത്. അതായത് ടവറിനടുത്തേയ്ക്ക് പോകുംതോറും കയറ്റമാണ്. പതിനഞ്ചു മീറ്ററോളം വിസ്താരമുള്ള ചരല്‍ വിരിച്ച വഴിയാണ് ടവറിനടുത്തേയ്ക്ക്. വഴിയ്ക്കിരുവശവും അലങ്കാര ചെടികള്‍. സമയം ഒരു വിധം ഇരുട്ടി തുടങ്ങി. ഞങ്ങള്‍ പതിനാറു പേരും ഒരു വരിയായി, നിശബ്ദരായി മുന്നോട്ട് നടന്നു. ഒരു ഗാര്‍ഡ് ഞങ്ങളെ അനുഗമിക്കുന്നുണ്ട്. അയാള്‍ പറഞ്ഞറിഞ്ഞു, ആ നടയടി മേടിച്ച പയ്യന്‍ ഒരു വിഗ്രഹമോഷണ കേസിലാണ് വന്നതെന്ന്. മോഷണം‍, ബലാത്സംഗം-പെണ്ണു കേസ് ഇവയിലുള്ളവരൊക്കെ ജയിലിലെത്തിയാല്‍ ഇടിച്ചു “കലക്കു”മത്രേ ! എന്നാല്‍ രാഷ്ട്രീയ കേസുകള്‍, കൊലക്കേസുകള്‍ എന്നിവയോട് ആ സമീപനമില്ല. ഞങ്ങള്‍ ടവറിനടുത്തെത്തി. ഇരുട്ടു കാരണം അത്ര വ്യക്തമല്ലെങ്കിലും വളരെ വലുപ്പമുള്ള, വൃത്താകൃതിയുള്ള ഒരു കെട്ടിടമാണതെന്നു മനസ്സിലായി. “സെന്‍‌ട്രല്‍ ടവര്‍“ എന്നാണറിയപ്പെടുന്നത്. ജയിലിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് അതിന്റെ സ്ഥാനം. അതിന്റെ മുകളില്‍ നിന്നാല്‍ ജയില്‍ പരിസരം മൊത്തം കാണാമത്രെ. നിരീക്ഷണോദ്ദേശത്തിലാണിത് നിര്‍മിച്ചിരിയ്ക്കുന്നത്. ടവര്‍ കെട്ടിടത്തിന്റെ താഴെ നില സ്റ്റോര്‍ റൂം ഉണ്ടെന്നു തോന്നുന്നു. ഞങ്ങള്‍ ചെല്ലുന്നതും കാത്ത് രണ്ടു ഗാര്‍ഡുകള്‍ ടവര്‍ കെട്ടിടത്തിന്റെ വരാന്തയില്‍ നില്‍പ്പുണ്ട്. അവര്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഒരു കട്ടി ജമുക്കാളം (ചവക്കാളം), ഒരു അലുമിനിയ പ്ലേറ്റ്, ഒരു സ്റ്റീല്‍ ഗ്ലാസ് എന്നിവ തന്നു. ജമുക്കാളം എന്നാല്‍ മുക്കാല്‍ സെന്റിമീറ്റര്‍ കട്ടിയുള്ള ഒരു ബെഡ് ഷീറ്റെന്നു പറയാം. പായയ്ക്കു പകരം അതു വിരിച്ചാണ് കിടന്നുറങ്ങേണ്ടത്. നാട്ടില്‍ കൂടി, കക്ഷത്തില്‍ ഒരു ബാഗും തിരുകി നാട്ടുകാരുടെയും പാര്‍ട്ടിക്കാരുടെയും ബഹുമാന്യ നേതാവായി നടന്ന ബേബിച്ചേട്ടന്‍ കക്ഷത്തില്‍ ജമുക്കാളം അമര്‍ത്തിപ്പിടിച്ച് അലുമിനിയപാത്രവും ഗ്ലാസുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ സത്യമായും ചിരി വന്നു പോയി. ഇവിടെ എല്ലാവരും സമന്മാരാണല്ലോ..! വൃത്താകാരമായ സെന്‍‌ട്രല്‍ ടവറിനു ചുറ്റും പത്തു മീറ്ററോളം വരുന്ന മുറ്റമുണ്ട്. മുറ്റത്തിനതിരിട്ട് ചുറ്റും അഞ്ചടി പൊക്കമുള്ള കറുത്ത ഇരുമ്പു വേലി. ഈ ഇരുമ്പു വേലിക്കപ്പുറം വലിയ നെടും നീളമുള്ള കെട്ടിടങ്ങളാണ്. കരിങ്കല്ല് കെട്ടി കറുത്ത ചായമടിച്ചത്. ഓരോ കെട്ടിടവും ഒരു ബ്ലോക്കാണ്. ഇങ്ങനെ ഒന്‍പതു ബ്ലോക്കുണ്ടെന്നാണ് അറിഞ്ഞത്. എല്ലാ ബ്ലോക്കിന്റെയും വേലി തുറക്കുന്നത് സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തേയ്ക്കാണ്. സമയം നന്നേ ഇരുട്ടിയിരിയ്ക്കുന്നു. അപ്പോഴാണ് ആരോ പറഞ്ഞത്, ഞങ്ങളുടെ നാട്ടുകാരനായ ഒരു യുവാവ് ഇവിടെയുണ്ടെന്ന്. അവനെ നമുക്കു രാമന്‍ എന്നു വിളിയ്ക്കാം. ഒരു കൊലകേസില്‍ പിടിയിലായതാണ്. അഞ്ചാറുപേര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിട്ട്, എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ ഒരുത്തനെ തല്ലി. അവന്‍ ചത്തു പോകുകയും ചെയ്തു. ഈ സംഭവം മറ്റെവിടെയോ ആണ് നടന്നത്. രാമന് ഞങ്ങളെയും ഞങ്ങള്‍ക്ക് രാമനെയും നല്ല പരിചയമുണ്ട്. അങ്ങനെ അതും പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ഗാര്‍ഡ് വിളിച്ചു പറഞ്ഞു; കൂടെ ചെല്ലാന്‍. ഞങ്ങള്‍, പുതുതായി കിട്ടിയ ജംഗമവസ്തുക്കളുമായി അയാളുടെ പുറകെ ചെന്നു. ഒപ്പം വേറേ രണ്ടു ഗാര്‍ഡുകളും. അയാള്‍ ഒരു ബ്ലോക്കിന്റെ വേലി തുറന്നു. മുന്നില്‍ നല്ല ഇരുട്ട്. വേലിയ്ക്കല്‍ നിന്നും പത്തു മീറ്ററോളം മുന്‍പിലായി ഇറക്കത്തില്‍ കൂറ്റന്‍ ഓട്ടു കെട്ടിടം. രണ്ടു നിലയുടെ ഉയരമുണ്ട് ഭിത്തികള്‍ക്ക്. മുകളില്‍ വലിയ വെന്റിലേറ്ററുകള്‍. അതില്‍ കൂടി നേരിയ വെളിച്ചം കാണാം. പിന്നെ, തേനീച്ചകൂട്ടില്‍ നിന്നെന്ന പോലെ ഒരിരമ്പലും. ഗാര്‍ഡുകളുടെ കൈയിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കെട്ടിടത്തിലേയ്ക്കു നടന്നു. താഴേയ്ക്ക് നല്ല നീളമുണ്ട് കെട്ടിടത്തിന്. അല്പം ഉയര്‍ന്ന നല്ല വീതിയുള്ള വരാന്ത നെടുനീളത്തില്‍. ഞങ്ങള്‍ അങ്ങോട്ടു കയറി. അതേ, അവിടെ വലിയൊരു വാതിലുണ്ട്. നല്ല ബലവത്തായ കനത്ത അഴികളാണ് അതിന്. ഉള്ളിലേക്കു നോക്കിയാല്‍ കാണാം കുറേ പേര്‍ ആകാംക്ഷയോടെ നില്‍ക്കുന്നത്.ഒരു ഗാര്‍ഡ് അഴിയിട്ട വാതിലിന്റെ കനത്ത പൂട്ടുകള്‍ തുറന്നു. ഞങ്ങളെ എണ്ണി നോക്കി ഉള്ളിലേയ്ക്ക് വിട്ടു. എന്നിട്ട് വാതില്‍ വീണ്ടും ഭദ്രമായി പൂട്ടി. ഏതോ ഒരു വിചിത്ര ലോകത്തെത്തിപ്പെട്ട പ്രതീതി. വളരെ വലിയൊരു ഹാള്‍. കനത്ത തടി കഴുക്കോലുകളും മോന്തായവും. എല്ലത്തിനും നല്ല കറുപ്പു നിറം. ഭിത്തിയ്ക്ക് മങ്ങിയ വെള്ള നിറമാണ്. പണ്ട് ഇവ കറുപ്പായിരുന്നത്രേ. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് വെള്ളയടിയ്ക്കാന്‍ ഉത്തരവിട്ടത്. ആകെ മങ്ങിയ കുറച്ച് ബള്‍ബുകള്‍ മേല്‍ക്കൂരയില്‍ നിന്നും തൂങ്ങികിടന്നു പ്രകാശിയ്ക്കുന്നു, മഴക്കാലത്തെ ചന്ദ്രനെപോലെ. പഴക്കം ചെന്നു തുരുമ്പിച്ച ഒന്നു രണ്ടു ഫാനുകള്‍ അരോചകമായ ഒച്ച കേള്‍പ്പിച്ചു കൊണ്ട് തിരിയുന്നുണ്ട്. ഒരീച്ചയ്ക്കു പോലും അതിന്റെ അടുത്തു കൂടെ ധൈര്യമായി പറക്കാം, അത്രയ്ക്കുണ്ട് കറക്കത്തിന്റെ സ്പീഡ്. ഹാളാകെ മൊത്തം ഒരു പുകപടലം തങ്ങി നില്‍ക്കുന്ന പോലെ. അതെല്ലാം പോട്ടെ, അസംഖ്യം മനുഷ്യര്‍ അവിടവിടെ നില്‍ക്കുകയും ഇരിയ്ക്കുകയും ചെയ്യുന്നു. ചിലര്‍ ഞങ്ങളെ തുറിച്ചു നോക്കി. ചിലരാകട്ടെ, ഗൌനിച്ചതേയില്ല. ചിലര്‍ തകൃതിയായി വര്‍ത്തമാനം പറയുകയാണെങ്കില്‍ ചിലര്‍ മൌനമായി മച്ചും നോക്കിയിരിയ്ക്കുന്നു. ഒരു വല്ലാത്ത ഇരമ്പം ചെവിയില്‍ മുഴങ്ങിക്കൊണ്ടേ ഇരുന്നു. ചെറുപ്പത്തില്‍ കഥകളില്‍ വായിച്ച യമലോകമാണോ ഇത്? ഈ കെട്ടിടം മുകളില്‍ നിന്നും താഴേയ്ക്ക് ഇറക്കത്തിലായിട്ടാണല്ലോ നിര്‍മാണം. അതു കൊണ്ട് മൂന്നു തട്ടായിട്ടാണ് തറ നിരപ്പ്. ഓരോ നിരപ്പില്‍ നിന്നും അടുത്തതിലേയ്ക്ക് നാലഞ്ചു സ്റ്റെപ്പുകളുണ്ട്. അത്തരമൊരു സ്റ്റെപ്പിന്റെ മുന്നിലാണ് ഞങ്ങള്‍. മുകളിലേയ്ക്കു പോകാം എന്നു കരുതി ഞങ്ങള്‍ സ്റ്റെപ്പു കയറി. മുകളിലെത്തുമ്പോഴതാ രാമന്‍ ചിരിച്ചു കൊണ്ട് മുന്നില്‍ ! രാമനും അന്തം വിട്ടുകാണും. നാട്ടിലെ നേതാക്കന്മാരും മാന്യന്മാരുമല്ലേ പ്ലേറ്റും ഗ്ലാസും പിടിച്ച് അവന്റെ മുന്നില്‍. ആദ്യത്തെ അന്തംവിടലെല്ലാം കഴിഞ്ഞതോടെ രാമന്‍ ഞങ്ങളോട് ലോഹ്യം ചൊദിച്ചു. അന്നത്തെ സാഹചര്യത്തില്‍ ധാരാളം പാര്‍ട്ടിക്കാര്‍ ജയിലിലേയ്ക്കു വരുന്നതിനാല്‍ ഞങ്ങള്‍ അവിടെ എത്തിയതിനെ കുറിച്ച് അവനും അത്ര വലിയ പ്രത്യേകത തോന്നാന്‍ വഴിയില്ല. തറയില്‍ ഇരു വശത്തും നിര നിരയായി ഒരു കട്ടിലിന്റെ രൂപത്തിലുള്ള സിമന്റു ബ്ലോക്കുകള്‍ പണിതിട്ടിട്ടുണ്ട്. “യാത്ര“ സിനിമയിലൊക്കെ കണ്ടിട്ടുണ്ടല്ലൊ അതു തന്നെ. നിലവില്‍ ഈ ബ്ലോക്കുകള്‍ ഒന്നും ഒഴിവില്ല. തറ തന്നെ ശരണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രി പോലെ. അപ്പോള്‍ രാമന്‍ വിളിച്ചൂ: “വാ.. അവിടെ വലിയ കുഴപ്പമില്ലാത്ത സ്ഥലമുണ്ട്.” അവന്‍ പറഞ്ഞ ഭാഗത്തേയ്ക്കു ഞങ്ങള്‍ ചെന്നു. രണ്ടു സിമന്റ് ബ്ലോക്കുകള്‍ക്കിടയില്‍ ഒരു ജമുക്കാളം വിരിയ്ക്കാനുള്ള സൌകര്യമുണ്ട്. അങ്ങനെ വിവിധ ഭാഗത്തായി തറയില്‍ ഞങ്ങളെല്ലാം സ്ഥലം കണ്ടെത്തി ജമുക്കാളം വിരിച്ചു. സര്‍ക്കാര്‍ ഔദാര്യപൂര്‍വം തന്ന പ്ലേറ്റും ഗ്ലാസും തലക്കല്‍ വച്ചു. സമയം ഏകദേശം രാത്രി ഏഴര ആയിക്കാണും. ഇന്നു വെളുപ്പിനു തുടങ്ങിയ കഷ്ടപ്പാടാണ്. കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി, ലോക്കപ്പില്‍ കുറച്ചു വിശ്രമിച്ചു, കോടതിയില്‍ കയറിയിറങ്ങി, അവസാനം ജയിലിലെത്തി. അറിയാതെ മനസ്സ് വീട്ടിലേയ്ക്കു പോയി. അമ്മ എന്തു ചെയ്യുകയായിരിയ്ക്കും? പോലീസ് പിടിച്ചതൊക്കെ അറിഞ്ഞുകാണും. ഒരു പക്ഷെ ജയിലിലായതും അറിഞ്ഞു കാണും. പാവം വല്ലാതെ വിഷമിയ്ക്കുന്നുണ്ടാവും. ഞാനാണെങ്കില്‍ ഏകപുത്രന്‍. അല്പം രാഷ്ട്രീയമുണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ക്കൊന്നും പോകാറില്ല. നാട്ടില്‍ അങ്ങനെ ചീത്തപേരുമില്ല. ഏതു പാതിരാത്രിയിലും, ഞാന്‍ എത്താതെ, എനിയ്ക്കു ചോറു വിളമ്പി തരാതെ അമ്മ ഉറങ്ങില്ല. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ വീണു വലതുകാല്‍ ഉളുക്കി കിടന്നപ്പോള്‍, അവര്‍ വന്ന് എന്റെ കാല്‍ മടിയില്‍ വച്ച് കുഴമ്പിട്ട് തിരുമ്മിയത് ഓര്‍ത്തു പോയി. ഒരു കൊച്ചു കുട്ടിയോടുള്ള അതേ വാത്സല്യം മനസ്സില്‍ സൂക്ഷിയ്ക്കുന്നു അവര്‍ എപ്പോഴും. ആ എന്റെ ഇപ്പൊഴത്തെ അവസ്ഥ അമ്മയെ എത്രമാത്രം വേദനിപ്പിയ്ക്കുന്നുണ്ടാവും! പൊതുവെ പോലീസ് സ്റ്റേഷന്‍, ജയില്‍ ഇവയൊക്കെ മര്‍ദനത്തിന്റെ പര്യായങ്ങളാണല്ലോ? രാഷ്ട്രീയ പോരാട്ടങ്ങളുടെ വഴിയില്‍ ഇങ്ങനെ എത്ര അമ്മമാരുടെ കണ്ണീര്‍ വീണു കിടപ്പുണ്ട് ! എന്റെ കൂടെ നല്ലൊരു സുഹൃത്തായ സുകുമാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ജമുക്കാളത്തില്‍ കിടക്കാമെന്നു വിചാരിച്ചു. അല്പം പേടിയില്ലാതെയില്ല. ചുറ്റും കുറ്റവാളികളാണ് (?). പലരെയും ഒറ്റനോട്ടം കൊണ്ടു തന്നെ മതിയായി. കറുത്തിരുണ്ട കൂറ്റന്മാര്‍. (കറുപ്പ് നിറം ഭീകരതയുടെ ലക്ഷണമായി ഉദ്ദേശിച്ചല്ല ഇപ്പറഞ്ഞത്, ആ രാത്രിയില്‍ കണ്ടവരെല്ലാം അങ്ങനെ തോന്നിയതു കൊണ്ടു മാത്രമാണ് ). കള്ളനെയും കൊലപാതകിയെയും ബലാത്സംഗക്കരനെയും രാഷ്ട്രീയക്കാരനെയും ഒരേ ഹാളിലാണല്ലോ ഇട്ടിരിയ്ക്കുന്നത്. ഞങ്ങള്‍ ഒരു ജമുക്കാളം വിരിച്ചു, മറ്റേത് ചുരുട്ടി തലയിണയാക്കി വച്ചു. പുതപ്പിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, നല്ല ഉഷ്ണമുണ്ട് ഹാളില്‍. ധാരാളം കൊതുകുകള്‍ മൂളിപറക്കുന്നു. ഒരു സൈഡില്‍ ഭിത്തിയോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ചതുരത്തില്‍ ഒരു ചെറിയ ബണ്ട് കെട്ടിയിരിയ്ക്കുന്നു. അതിനകത്ത് ഒരു റബര്‍ തൊട്ടിയുണ്ട്. അവിടം മൂത്രമൊഴിയ്ക്കാനുള്ള സ്ഥലമാണ് ! അതിന്റെ ഒരു നാറ്റവും ഹാളില്‍ അല്പമുണ്ടായിരുന്നു. ഞങ്ങള്‍ ഇരിയ്ക്കുന്ന ഭാഗത്തിനു ഇരു വശവുമുള്ള “കട്ടില്‍ ബ്ലോക്കി“ല്‍ പ്രായമുള്ള രണ്ടു പേരാണ് കിടക്കുന്നത്. അവര്‍ ഞങ്ങളെ ശ്രദ്ധിച്ചേ ഇല്ല. എന്തൊക്കെയോ ആലോചിച്ച് കിടക്കുന്നു. പല “കട്ടിലി”ന്മേലും ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. ഓരോരുത്തരും ഓരോ സംഘമാണെന്നു തോന്നുന്നു. ഞങ്ങളോടൊപ്പമുള്ളവരെല്ലാം അവിടവിടെയായി തറയില്‍ വിരിവച്ചു കൂടി. കഠിനമായ ക്ഷീണം പലര്‍ക്കുമുണ്ട്. ഇതിനിടെ രാമന്‍ എല്ലാവരുടെയും അടുത്തു വന്ന് സൌകര്യങ്ങളൊക്കെ തൃപ്തികരമല്ലേ എന്നു പരിശോധിച്ചു. അവന് സ്വന്തമായി ഒരു “കട്ടില്‍“ ബ്ലോക്കുണ്ട്, ഭാഗ്യവാന്‍!! ഞാനും സുകുമാരനും അല്പനേരം മുഖത്തോടു മുഖം നോക്കി. സുകുമാരന്‍ ഏതു ബുദ്ധിമുട്ടിനിടയിലും ചിരിയ്ക്കാന്‍ കഴിയുന്ന ഒരപൂര്‍വ മനുഷ്യനാണ്. ഇവിടെയും പുള്ളി ചിരിച്ചു. ആലക്കോട് ഒരു കടയില്‍ ജോലിചെയ്യുന്നു ആ സാധു. കടയുടെ മുതലാളി, ഒരു പാര്‍ടി അനുഭാവിയുടെ ബന്ധുവാണ്. അതുകൊണ്ട് ബന്ധുവും അയാളുടെ പണിക്കാരനും കേസില്‍ ഉള്‍പ്പെട്ടു! കാശുള്ളതു കൊണ്ട് ബന്ധു എങ്ങനെയൊ കേസില്‍ നിന്നും ഊരിയെടുത്തു, എന്നാല്‍ പണിക്കാരന്‍ കുടുങ്ങി. നേരത്തെ പുറത്തു നിന്നും ഭക്ഷണം കഴിച്ചതിനാല്‍ വിശപ്പൊന്നുമില്ല. എന്നാല്‍ ചെറിയ ദാഹമുണ്ട്. എന്തു കാര്യം, തല്‍ക്കാലം സഹിയ്ക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ? മൂത്രമൊഴിക്കാന്‍ സൈഡില്‍ സൌകര്യമുണ്ട്. എന്നാല്‍ ഹോട്ടല്‍ ഭക്ഷണം വയറ്റില്‍ പിടിയ്ക്കാതെ വല്ല വയറിളക്കവും വന്നാല്‍..? അങ്ങനെയൊന്നും സംഭവിക്കല്ലേ എന്നു പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കിടന്നു. മുഖത്തും കൈകളിലുമൊക്കെ കൊതുകുകള്‍ മൂളി വന്നിരുന്നു. അതിനെ കൈകൊണ്ട് ആട്ടുമ്പോഴത്തെ കാറ്റില്‍ ഉഷ്ണം അല്പം അടങ്ങി. അങ്ങനെ, അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി... (തുടരും ) Posted by ബിജുകുമാര്‍ alakode at 02:05 12 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍, രയറോം Thursday, 2 September 2010 സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-2) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-1) ഇവിടെ വായിയ്ക്കാം ജീവവായു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം സ്വാതന്ത്ര്യമാണ് എന്നത് നമുക്കു ബോധ്യമാകുക അതു നഷ്ടമാകുമ്പോഴാണ്. നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഒന്നിനും നാം വില കല്പിയ്ക്കാറില്ലല്ലോ! കൂട്ടിലടച്ച ഒരു കിളിക്കുഞ്ഞിന്റെയൊ അണ്ണാന്‍ കുഞ്ഞിന്റെയൊ വിഷമം എന്താണെന്നറിയാന്‍ നാമും അതുപോലൊരവസ്ഥയില്‍ എത്തണം. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്താവുമ്പോള്‍ അടിമത്തം അനുഭവിച്ചറിയുകയാണ്. പോലീസ് ലോക്കപ്പ് മുറിയുടെ തറയില്‍ ഞങ്ങള്‍ പതിനാറ് പേരും ഇരുന്നു. എന്തെന്നില്ലാത്ത ഒരനിശ്ചിതത്വം ആയിരുന്നു ഞങ്ങള്‍ക്കെല്ലാം. ബേബിച്ചേട്ടന്‍ ഒഴിച്ച് ആരും മുന്‍പ് ഇങ്ങനെയൊരവസ്ഥയില്‍ സ്റ്റേഷനില്‍ വന്നിട്ടില്ല. അദ്ദേഹം ഞങ്ങളുടെ മുഖത്തെ വിഷമം കണ്ട് ആ കഥ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. എഴുപതുകളില്‍ ഒരു സമര രംഗത്ത് എസ്.ഐ. യെ വെട്ടിയ കാര്യവും തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പിടിച്ച് കൊണ്ടുവന്ന് ഇതേ സ്റ്റേഷന്റെ തറയില്‍ കിടത്തി മര്‍ദിച്ച് അവശനാക്കിയ കാര്യവുമെല്ലാം. പൊലീസുകാരെ പ്രകോപിപ്പിയ്ക്കുക എന്ന ആദ്യകാല കമ്യൂണിസ്റ്റ് ശൈലിയില്‍ തന്നെ പറച്ചില്‍. ഏതായാലും അത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടാവില്ല എന്നാണ് തോന്നുന്നത്. പോലീസുകാര്‍ ഞങ്ങളെ ശ്രദ്ധിയ്ക്കുന്നു പോലുമില്ല. ഇത്രയും “ക്രിമിനലു”കളെ ഒന്നിച്ചു കിട്ടിയതിന്റെ ഒരു ആവേശവും ആരിലും കാണാനില്ല. അല്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു: “നിങ്ങള്‍ ചായ കുടിച്ചോ? വേണമെങ്കില്‍ മേടിപ്പിയ്ക്കാം..” “ആവട്ടെ..ഓരോ ചായയും പഴം പൊരിച്ചതും വേണം.” ബേബി ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ സ്റ്റേഷന്‍ മുറ്റത്ത് കുറേ സഖാക്കന്മാര്‍ ഉണ്ടായിരുന്നു. ഞങ്ങളെ അറസ്റ്റു ചെയ്തതറിഞ്ഞ് വന്നതാണ്. അതിലൊരാള്‍ എന്റെ കൊച്ചച്ചനാണ്. അവരെ വിളിച്ച് കാര്യം പറഞ്ഞു. അല്പസമയത്തിനകം ചായയും കടിയും എത്തി. എങ്കിലും ലോക്കപ്പിനുള്ളിലെ മൂത്ര നാറ്റത്തില്‍ ഇരുന്ന് അതു തിന്നുക അസഹ്യമായിരുന്നു. തന്നെയുമല്ല വിശപ്പ്, ദാഹം ഇവയൊക്കെ എവിടെയോ പോയൊളിച്ച പോലെ....! എട്ടുമണി കഴിഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വന്നു. പ്രമാദമായ കേസായതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് അന്വേഷണോദ്യോഗസ്ഥന്‍. ഒരു മെല്ലിച്ച അന്‍പത്തിനാലു വയസ്സുകാരന്‍. സാദാ പൊലീസ് മൂത്തു സര്‍ക്കിള്‍ വരെയെത്തി. വിശിഷ്ട സേവനത്തിനു മെഡല്‍ നേടിയ ആളാണ്. (ഇയാള്‍ വാദിയുടെയും പ്രതിയുടെയും കൈയില്‍ നിന്നും കാശു മേടിയ്ക്കുന്ന ആളാണെന്ന് പിന്നീട് മനസ്സിലായി). അയാള്‍ വന്ന പാടെ ലോക്കപ്പില്‍ നോക്കി. ഞങ്ങളെല്ലാം നിരന്നിരിയ്ക്കുകയാണല്ലോ..! “പതിനാറു പേരുണ്ടല്ലേ..? ഉം..എല്ലാവരും ആ ഷര്‍ട്ടങ്ങഴിച്ചേ..!” അപ്പോഴാണ് ഓര്‍ത്തത്, ഞങ്ങളെല്ലാം വന്ന അതേ ഡ്രസ്സില്‍ തന്നെയാണ്. ലോക്കപ്പില്‍ പ്രതികള്‍ ഷര്‍ട്ട്, മുണ്ട് ഇവയൊന്നും ഉപയോഗിയ്ക്കാന്‍ പാടില്ല എന്നാണ് നിയമം. എങ്ങാനും തൂങ്ങി മരിച്ചാലോ ! എന്നാല്‍ പോലീസുകാര്‍ക്ക് അങ്ങനെയൊരു സംശയമില്ലാത്തതു കൊണ്ട് ആരോടും തുണിയഴിക്കാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ സര്‍ക്കിളേമാന് നിയമം പാലിക്കണമല്ലോ..! ഞങ്ങള്‍ ഷര്‍ട്ടൂരി കൈയില്‍ പിടിച്ചു. ഭാഗ്യത്തിന് മുണ്ടഴിയ്ക്കാന്‍ പറഞ്ഞില്ല. അയാള്‍ ഓഫീസിലിരുന്ന് കുറച്ചു സമയം എന്തെല്ലാമോ ചെയ്ത ശേഷം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “അവന്മാരെയെല്ലാം വെളിയിലിറക്ക്..” എന്തിനാണാവോ? ആകെയൊരാശങ്ക. അയാളുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് അടി കിട്ടിയേക്കുമോ എന്ന ഒരു സംശയവുമുണ്ട്. ഞങ്ങള്‍ ഷര്‍ട്ട് കൈയില്‍ പിടിച്ച് ലോക്കപ്പിനു വെളിയിലിറങ്ങി. “ഉം..നിരന്നു നില്‍ക്ക്..” ഏമാന്റെ ആജ്ഞ! ഞങ്ങള്‍ പതിനാറു പേരും നിരന്നു നിന്നു. അയാള്‍ ഞങ്ങളുടെ മുന്നില്‍ കൂടി ഒന്നു ഉലാത്തി, ഇരു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകികൊണ്ട് സുരേഷ് ഗോപി സ്റ്റൈലില്‍. പൊലീസുകാര്‍ അല്പം മാറി ഇതു കണ്ട് നില്‍ക്കുന്നു. അടുത്തതെന്ത് എന്ന ആകാംക്ഷയോടെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ബേബിച്ചേട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം: “ഈ തറയിലിട്ടാ എസ്.ഐ.യെ വെട്ടിയ കേസില്‍ എന്നെ അഞ്ചു പൊലീസുകാര്‍ കൂടിനിന്ന് അടിച്ചത്..!” ഞങ്ങളാകെ വിഷമിച്ചു. ഇങ്ങേരെന്തിനാ ഇതിപ്പോള്‍ വിളിച്ചു പറയുന്നത്? ഏമാന് കലി കേറി എല്ലാത്തിനിട്ടും കേറി പെരുമാറാന്‍ തോന്നിയാലോ? പ്രായമായിട്ടും വിപ്ലവ വീര്യം കത്തിജ്വലിക്കുന്നൂ അങ്ങേര്‍ക്ക്.. സര്‍ക്കിളേമാന്‍ ഒന്നു ചിരിച്ചതേയുള്ളൂ. എന്നിട്ടു പറഞ്ഞു: “ഒരു വീട്ടില്‍ കയറി ആ കുടുംബത്തെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് നിങ്ങളുടെ ചാര്‍ജ്. എവിടെയാണ് വെട്ടാനുപയോഗിച്ച വാക്കത്തി ?“ വാക്കത്തിയോ? സത്യത്തില്‍ അവിടെ അടിയ്ക്കാന്‍ പോയവന്മാര്‍ പട്ടിക കഷണത്തിനാണ് തല്ലിയത്. തല്ലിനിടയില്‍ തടസം പിടിയ്ക്കാന്‍ വന്നതു കൊണ്ടു മാത്രമാണ് ഇരുട്ടത്ത് അവിടുത്തെ അമ്മയ്ക്കും പെങ്ങള്‍ക്കും പരിക്കു പറ്റിയത്. പെട്ടെന്നുണ്ടായ ഒരു പ്രകോപനം എന്നല്ലാതെ ആരെയും കൊല്ലാനൊന്നും ശ്രമിച്ചിട്ടേയില്ല. പക്ഷെ ഇപ്പോള്‍ കേസു വേറെയായി. “ഞങ്ങളാരെയും വെട്ടിയിട്ടില്ല..” ബേബിച്ചേട്ടന്‍ പറഞ്ഞു. ( ബേബിച്ചേട്ടന്‍ താമസിയ്ക്കുന്നത് ആലക്കോടാണ്. സംഭവദിവസം അങ്ങേര്‍ തളിപ്പറമ്പില്‍ ഏരിയ കമ്മിറ്റിയിലായിരുന്നു ! ) “വേണ്ട..വാക്കത്തി ഞാനുണ്ടാക്കിക്കോളാം. “ എന്നിട്ടയാള്‍ അടുത്തു നിന്ന പോലീസുകാരനോടു പറഞ്ഞു. “ഷാജി, ആലക്കോടു നിന്നും നല്ല മൂര്‍ച്ചയുള്ള ഒരു വാക്കത്തി വാങ്ങി വാ..” അങ്ങനെ ആക്രമിയ്ക്കാനുപയോഗിച്ച ആയുധം “റെഡി”യായി. അടുത്ത നടപടിക്രമം ഞങ്ങള്‍ക്കെതിരെയുള്ള FIR തയ്യാറാക്കലാണ്. പതിനാറു പേര്‍ക്കെതിരെ അത് എഴുതിയുണ്ടാക്കല്‍ ഒരു വലിയ പണി തന്നെയാണ്. സ്റ്റേഷന്‍ റൈറ്റര്‍ക്കാണ് അതിന്റെ ചുമതല. കക്ഷി പരിപാടി ആരംഭിച്ചു. ഓരോ ആളെയും വിളിച്ച് പേര്, അഡ്രസ്സ്, വയസ്, തൂക്കം, പൊക്കം, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇവയെല്ലാം രേഖപ്പെടുത്തി. പിന്നെ എഴുത്തോടെഴുത്ത്. ഒന്നും രണ്ടും പ്രതികള്‍ രയറൊത്തുള്ള ലോക്കല്‍ കമ്മിറ്റി സഖാവും ബ്രാഞ്ച് സെക്രട്ടറിയും. ശുദ്ധ സാധുവും രാഷ്ട്രീയം നോക്കാത്ത പരോപകാരിയുമാണ് ഒന്നാം പ്രതിയായ ലോക്കല്‍ സഖാവ്. രണ്ടാം പ്രതിയും ഒരു പാവം വ്യക്തി. രണ്ടു പേരും പെണ്മക്കള്‍ മാത്രമുള്ള കുടുംബസ്ഥര്‍. ഞാന്‍ പതിനെട്ടാം പ്രതിയാണ്. പിന്നീട് ചാര്‍ജു ഷീറ്റ് വായിച്ചപ്പോഴാണ് ഞാന്‍ ചെയ്ത കുറ്റങ്ങള്‍ എനിയ്ക്കു മനസ്സിലായത്. കുറ്റം ഒന്ന്: ആ കുടുംബത്തെ കൊല്ലാന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി. കുറ്റം രണ്ട്: അക്രമത്വരയാല്‍ പ്രചോദിതനായി സംഘം ചേര്‍ന്ന് വീടാക്രമിച്ചു. കുറ്റം മൂന്ന് :ആക്രമിക്കപെട്ട വീട്ടിലെ സഹോദരിയുടെ കഴുത്തിനു വെട്ടാനായി, അവരുടെ മുടി മാറ്റി പിടിച്ച്, ഒന്നാം പ്രതിയ്ക്ക് സൌകര്യം ചെയ്തു കൊടുത്തു ! (ഏതായാലും അവരുടെ കഴുത്തിന് വെട്ടൊന്നും കിട്ടാത്തതിനാല്‍ ചെയ്തു കൊടുത്ത “സൌകര്യം” വെറുതെയായി പോയി !) കുറ്റം തെളിയിയ്ക്കപെട്ടാല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിയ്ക്കാം ! ഏതാണ്ട് പതിനൊന്നുമണിയ്ക്ക് കുറ്റം ചാര്‍ത്തല്‍ പൂര്‍ത്തിയായതോടെ ഞങ്ങളെ കോടതിയില്‍ ഹാജരാക്കാനുള്ള ഏര്‍പ്പാടായി. തളിപ്പറമ്പിലാണു കോടതി. ആലക്കോട് നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ. പോലീസ് ജീപ്പും ഒരു ടാക്സി ജീപ്പും തയ്യാറായി നിന്നു. എ.എസ്.ഐ.യും രണ്ടു പോലീസുകാരും ഞങ്ങള്‍ക്ക് അകമ്പടിയുണ്ട്. കോടതിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് ചേംബറിലാണുള്ളത്. ഞങ്ങളെ അവിടെ ഹാജരാക്കി . അയാള്‍ എന്തെക്കെയൊ എഴുതിയ ശേഷം മുഖമുയര്‍ത്തി ചോദിച്ചു: “എന്തെങ്കിലും പറയാനുണ്ടോ?” ഞാന്‍ നിരപരാധിയാണെന്ന് വിളിച്ചു പറയാന്‍ വായ് തുറന്നെങ്കിലും അടുത്തു നിന്ന സഖാക്കന്മാര്‍ തടഞ്ഞു. എന്നിട്ടു പറഞ്ഞു: “ഇല്ല”. “നിങ്ങളെ പതിനാലു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിയ്ക്കുന്നു.” ഇതും പറഞ്ഞ് അയാള്‍ ആ കടലാസില്‍ ഒപ്പിട്ടു. ഇനി ഞങ്ങളെ ജയിലിലാക്കണം. അതും കൂടെ വന്ന പോലീസിന്റെ ചുമതലയാണ്. കടലാസെല്ലാം റെഡിയാക്കി ആറുമണിയ്ക്ക് മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്താലേ ഇന്ന് തന്നെ അവിടെ കയറാന്‍ പറ്റൂ. അല്ലെങ്കില്‍ രാത്രി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കിടന്നിട്ട് നാളെ മാത്രമേ അവിടെ പ്രവേശിയ്ക്കാനാവൂ. അതിന്റെ തൊല്ലപ്പാട് മുഴുവന്‍ പോലീസിനാണ്. അതു കൊണ്ട് അവര്‍ വേഗം കാര്യങ്ങള്‍ നീക്കി. സാധാരണ റിമാന്‍ഡ് പ്രതികളെ താമസിപ്പിയ്ക്കുന്നത് സബ് ജയിലുകളിലാണ്. എന്നാല്‍ കൂത്തു പറമ്പ് വെടി വയ്പിനോടനുബന്ധിച്ചുള്ള അക്രമ കേസുകളിലെ പ്രതികളെ കൊണ്ട് സബ്-ജയില്‍ എന്നേ നിറഞ്ഞിരുന്നു. പിന്നെയുള്ളവരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലേക്കാണ് വിടുന്നത്. അവിടെയും നിറയാറായി. ഞങ്ങളെയും അങ്ങോട്ടാണ് കൊണ്ടു പോകുന്നത്. നടപടി ക്രമങ്ങള്‍ എല്ലാം കഴിഞ്ഞ് കണ്ണൂരേയ്ക്ക് പുറപ്പെടുമ്പോള്‍ സമയം നാലു മണി. കൂടെ വന്ന എ.എസ്.ഐ. ഒരു രസികനാണ്. ധാരാളം പോലീസ് കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കക്ഷി ആദ്യം ആലക്കോട് വന്നപ്പോള്‍ എല്ലാവരോടും മര്യാദയോടെയാണു പോലും പെരുമാറിയത്. അതുകൊണ്ടെന്താ ആരും പുള്ളിയെ ബഹുമാനിച്ചില്ല. അതോടെ അങ്ങത്ത കൈയില്‍ കിട്ടിയവരെയെല്ലാം പെരുമാറാന്‍ തുടങ്ങി. ഇപ്പോ ദൂരെ നിന്നു കണ്ടാല്‍ തന്നെ മുണ്ടഴിച്ചിട്ടു ബഹുമാനിയ്ക്കുമത്രേ! അഞ്ചുമണിയായി സെന്‍‌ട്രല്‍ ജയില്‍ കവാടത്തില്‍ എത്തിയപ്പോള്‍. വലിയ വിശാലമായ മുറ്റത്ത് ഗാന്ധിജിയുടെ ഒരു പ്രതിമ ഉയര്‍ന്നു നിപ്പുണ്ട്. കൂറ്റന്‍ തണല്‍ മരങ്ങളുടെ വേരുകള്‍ മണ്ണില്‍ നിന്നും പൊന്തിക്കാണാം. മുറ്റമാകെ അവയുടെ വാടിയ ഇലകള്‍ വീണുകിടക്കുന്നു. മരത്തണലില്‍ ആരൊക്കെയോ തളര്‍ന്നിരിപ്പുണ്ട്. ഊഴം കാത്തിരിന്നു മടുത്തിട്ടാവാം.ദൂരെ നിന്നും തടവുകാരെ സന്ദര്‍ശിയ്ക്കാനെത്തിയ ബന്ധുക്കളാണ്. അവരുടെ കൂടെയുള്ള കൊച്ചുകുട്ടികള്‍ ഞങ്ങളെ കൌതുകത്തോടെ നോക്കി. അപ്പോഴാണ് അറിഞ്ഞത്, ഇന്നിനി ജയിലില്‍ നിന്നും ഭക്ഷണം കിട്ടില്ല. അതു കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടു പോയാല്‍ മതി, അല്ലെങ്കില്‍ രാത്രി പട്ടിണി കിടക്കേണ്ടി വരും. പോലീസുകാര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ജയില്‍ വളപ്പിനു വെളിയില്‍ പോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഓരോ തോര്‍ത്തും കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണവും മേടിച്ചു. (ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഞങ്ങളാണ് പുറത്തു പോയി ഈ പര്‍ച്ചേസിങ്ങ് നടത്തിയതെന്നോര്‍ക്കണം!) എല്ലാം കഴിഞ്ഞു ജയില്‍ വളപ്പില്‍ ചെല്ലുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞു. ജയില്‍ കവാടത്തിന്റെ മുന്നില്‍ തോക്കു പിടിച്ച രണ്ടു ഗാര്‍ഡുകള്‍ പാറാവുണ്ട്‍. പോലീസുകാര്‍ അവരുമായി എന്തോ കുശു കുശുത്തു. എന്നിട്ട് ഞങ്ങളെ വിളിച്ച് ചെല്ലാന്‍ പറഞ്ഞു. ഞങ്ങള്‍ ആകാംക്ഷയോടെയും ആശങ്കയോടെയും ചെന്നു. ജയിലില്‍ “നടയടി” എന്നൊരേര്‍പ്പാടുണ്ട്. ആദ്യം ചെല്ലുന്നവര്‍ക്കുള്ള ഹാദ്ദവമായ സ്വീകരണം. അതു മേടിയ്ക്കേണ്ടി വരുമോ എന്നതാണ് ആശങ്ക. ഇത്ര കാലം കാണാന്‍ കൊതിച്ച ആ കാഴ്ചകള്‍ ഇതാ തൊട്ടു മുന്‍പില്‍ എന്നതാണ് ആകാംക്ഷ. അങ്ങനെ ഞങ്ങള്‍ സെന്‍‌ട്രല്‍ ജയിലിന്റെ പടുകൂറ്റന്‍ വാതിലിന്റെ മുന്‍പില്‍ നിന്നു. ഇതു വരെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് കൈവീശി യാത്രയായി. പാറാവുകാരിലൊരാള്‍ കൂറ്റന്‍ വാതിലിനകത്തെ ചെറുവാതില്‍ തുറന്നു. തലകുനിച്ച് മാത്രമേ അതില്‍ കൂടി കയറാന്‍ പറ്റുകയുള്ളു. ആ വാതിലിനപ്പുറം ഇതു വരെ കാണാത്ത ഒരു ലോകമാണ്. കൊലപാതകികളും കൊള്ളക്കാരും ബലാത്സംഗവീരന്മാരും രാഷ്ട്രീയ തടവുകാരുമെല്ലാം വിഹരിയ്ക്കുന്ന ലോകം! ഊഴമെത്തിയതോടെ ഞാനും തലകുനിച്ച്, ആ കൂറ്റന്‍ മതില്‍കെട്ടിനകത്തേയ്ക്കു എന്റെ ഇടതു കാല്‍ വച്ചു, കാണാകാഴ്ചകളിലേയ്ക്ക്.....! (തുടരും) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-3) Posted by ബിജുകുമാര്‍ alakode at 02:06 14 comments Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: അനുഭവം, ഓര്‍മ്മ, ബിജുകുമാര്‍ Newer Posts Older Posts Home Subscribe to: Posts (Atom) സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം. ഭാഗം - 1 : കേസില്‍ പെടുന്നു. ഭാഗം - 2 : ലോക്കപ്പും കോടതിയും ഭാഗം - 3 :ജയിലിലെ ആദ്യരാത്രി ഭാഗം - 4 : പകല്‍ കാഴ്ചകള്‍ ഭാഗം - 5 : പലമുഖങ്ങള്‍ ഭാഗം - 6 : നഷ്ടജീവിതങ്ങള്‍ ഭാഗം - 7 :ബലിമൃഗങ്ങള്‍ ഭാഗം - 8 : സ്വാതന്ത്ര്യത്തിലേയ്ക്ക് Facebook Badge Biju Kumar Create Your Badge കേള്‍ക്കുമ്പോള്‍ ആരും നെറ്റിചുളിക്കുന്ന സ്ഥലനാമമാണ്‌ എന്റേത്. "രയറോം"! ഇതെവിടെ യൂറോപ്പിലോ എന്നൊക്കെ ചിലര്‍ ചോദിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ആലക്കോട് എന്ന പ്രദേശത്താണ്‌ ഈ സ്ഥലം ‍. ഒരു ചെറിയ ഗ്രാമം അത്ര തന്നെ. പിന്നെ നല്ലൊരു തെളിനീര്‍ പുഴയുണ്ട്. പുഴയ്ക്കിരുവശവും നല്ല മുളങ്കാടും പുഴവഞ്ചിയും ചേരുമൊക്കെ. ചുറ്റും മലകള്‍ . ആകെപ്പാടെ നല്ല ചേലാണ്‌. നാട്ടുകാര്‍ക്കുമുണ്ട് പ്രത്യേകതകള്‍‌ . അധികവും തിരുവിതാംകൂറില്‍ നിന്നും കുടിയേറിയവര്‍ ‍. പിന്നെ കുറെയൊക്കെ മലബാര്‍കാരായ മുസ്ലീങ്ങള്‍ . പള്ളിയും കാവും മഖാമും ചര്‍ച്ചുമെല്ലാമുള്ള ഈ നാടിനെങ്ങിനെ ഈ വിചിത്രപ്പേര്‍ കിട്ടിയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.അറിഞ്ഞതില്‍ ഒരു കഥയിങ്ങനെ. പണ്ടിവിടെ ഒരു ഡയറി ഫാം ഉണ്ടായിരുന്നത്രെ. അതു പറഞു ലോപിച്ചാണുപോലും "രയറോം" ആയത്. നേരാണോന്ന് ആര്‍ക്കറിയാം.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
ഫ്‌ളവേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന മലയാളികളുടെ പ്രിയപ്പെട്ട കോമഡി റിയാലിറ്റി പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. സ്റ്റാർ മാജിക് എന്ന കോമഡി റിയാലിറ്റി പ്രോഗ്രാമിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ കേറി കൂടിയ പ്രിയ താരമാണ് അനുമോൾ ആർ.സ് കാർത്തു. സിനിമയിലും സീരിയലിലും മിമിക്രി മേഖലയിലുമുള്ള കുറച്ചു കലാകാരന്മാരും കലാകാരികളും തമ്മിലുള്ള ഒരു റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര ആണ് ഈ പരിപാടിയിലെ അവതാരിക ആയി വരുന്നത്. താരം മിനിസ്ക്രീൻ പരമ്പരയിലൂടെ ആണ് താരം അഭിനയ മേഖലയിലേക് എത്തി ചേരുന്നത്. മഴവിൽ മനോരമ ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത അനിയത്തി എന്ന സീരിയലിലൂടെ ആണ് അനുമോളുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് സീത ഒരു രാജകുമാരി തുടങ്ങിയ സീരിയലുകളിലും താരം നല്ല വേഷങ്ങൾ ചെയ്തിരുന്നു. താരം ആറ്റുകാൽ പൊങ്കാലക്ക് പോയപ്പോഴത്തെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പച്ച പാട്ടുപാവാടയിൽ ആധി സുന്ദരിയായിട്ടാണ് താരം വന്നത്‌.
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Vkontakte-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഓൺലൈൻ Vkontakte വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു, MP4, M4A, 3GP എന്നിവയിൽ Vkontakte വീഡിയോ സൗജന്യമായി ഡൗൺലോഡ് ചെയ്യുക. Vkontakte വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ Vkontakte വീഡിയോ ഡൗൺലോഡർ ആഡോൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. Vkontakte വീഡിയോ ഡൗൺലോഡർPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. Vkontakte വീഡിയോ ഡൗൺലോഡർ കൂടെ Vkontakte വീഡിയോ ഡൗൺലോഡർ MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വീഡിയോ ഫയലുകൾ Vkontakte വീഡിയോ ഡൗൺലോഡറിലേക്ക് അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും തയ്യാറാണ്. ഞങ്ങളുടെ Vkontakte വീഡിയോ ഡൗൺലോഡർ ടൂളുകൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ Vkontakte വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് Vkontakte വീഡിയോ ഡൗൺലോഡർ സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. മാക്കിനായുള്ള Vkontakte വീഡിയോ ഡൗൺലോഡർ Mac-നുള്ള ഏറ്റവും ഫലപ്രദമായ Vkontakte വീഡിയോ ഡൗൺലോഡർ, Mac-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും Vkontakte വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ Vkontakte വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച Vkontakte വീഡിയോ ഡൗൺലോഡർ, സൗജന്യ Vkontakte വീഡിയോ ഡൗൺലോഡർ മാക്. ഐഫോണിനായുള്ള Vkontakte വീഡിയോ ഡൗൺലോഡർ iPhone/iPad-ൽ Vkontakte വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ Vkontakte വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ Vkontakte വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള മികച്ച മാർഗം, ഞങ്ങൾ iPhone, iPad 2022 എന്നിവയ്‌ക്കുള്ള അപ്ലിക്കേഷനുകൾ, iphone-നുള്ള എളുപ്പമുള്ള ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. Vkontakte വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും ഒരു Vkontakte വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം, Windows 64 PC-യ്‌ക്കുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, വിൻഡോകൾക്കായി 4K Vkontakte വീഡിയോ ഡൌൺലോഡർ 64 ബിറ്റ് ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-യ്‌ക്കുള്ള Vkontakte വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. Vkontakte വീഡിയോ ഡൗൺലോഡർ chromebook 2022-ൽ Chrome-നുള്ള മികച്ച Vkontakte വീഡിയോ ഡൗൺലോഡർ, Chromebook-ൽ Vkontakte വീഡിയോകൾ ഓഫ്‌ലൈനായി 4K-ലും മറ്റും ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ Vkontakte വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ Vkontakte വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ നിങ്ങളെ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K Vkontakte വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള Vkontakte വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ഒരു ചോയിസ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും Vkontakte വീഡിയോ കൺവെർട്ടർ സൗജന്യമാണ് ഒരേയൊരു ഗുണമേന്മയുള്ളതും Vkontakte വീഡിയോ ഡൗൺലോഡർ സൗജന്യവും - ഏതെങ്കിലും Vkontakte വീഡിയോ ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-നുള്ള സൗജന്യ Vkontakte വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ പ്രവേശിച്ച് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ Vkontakte വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. നിങ്ങൾക്ക് ഞങ്ങളുടെ APP ഉപയോഗിച്ച് ഏതെങ്കിലും ഒന്നിലധികം Vkontakte വീഡിയോ അല്ലെങ്കിൽ ഒരു Vkontakte വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, Vkontakte വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർമ്മിക്കുക. Vkontakte വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ Vkontakte വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, Vkontakte വീഡിയോ ഡൗൺലോഡർ വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ഉപകരണങ്ങളിൽ നിന്ന് Vkontakte വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Vkontakte വെബ്സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ Vkontakte വീഡിയോ തിരഞ്ഞെടുക്കുക, പങ്കിടുക ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക Vkontakte വീഡിയോ ഡൗൺലോഡർr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ട് എല്ലാവരും നിങ്ങളും ഓൺലൈൻ Vkontakte വീഡിയോ ഡൗൺലോഡർ ഉപയോഗിക്കണം ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. Vkontakte വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ Vkontakte വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്മാർക്ക് ചെയ്യാം ഉദാഹരണത്തിന്, എനിക്ക് Vkontakte chrome, firefox എക്സ്റ്റൻഷനുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എങ്ങനെ ഈ വെബ്സൈറ്റ് സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Vkontakte ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ Vkontakte ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. Vkontakte വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ Vkontakte വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് സൗജന്യം. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. Vkontakte വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക Vkontakte വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നിഷാന്ത് സാഗര്‍. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നിഷാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ് താരം... ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം; ലോക്‌സഭയിലേക്ക് ഇനി തരൂര്‍ മല്‍സരിക്കില്ല 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സരിക്കില്ലന്ന് സൂചന ശക്തമാകുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക്... ഫോണ്‍ വിളിക്കും നെറ്റിനും ചെലവേറും; റേറ്റ് കൂട്ടി ടെലികോം കമ്പനികള്‍ ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ആണ് താരിഫ് വര്‍ധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയര്‍ടെലിന്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ്... സംസ്ഥാനത്ത് മദ്യവില കൂട്ടി സര്‍ക്കാര്‍; രണ്ടുശതമാനം വര്‍ധനവ് സംസ്ഥാനത്ത മദ്യവില കൂടും. വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്സായി... പളനിയില്‍ മലയാളി ദമ്പതികള്‍ ആത്മഹത്യ ചെയ്തു; പാര്‍ട്ടിക്കാര്‍ക്കെതിരേ കുറിപ്പ് മലയാളി ദമ്പതികള്‍ പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ്... പഴം,പച്ചക്കറി കയറ്റുമതി നിലച്ചു; കര്‍ഷകര്‍ക്ക് തിരിച്ചടി വിമാന മാര്‍ഗമുള്ള ചരക്കു കയറ്റുമതിക്കു 18% ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ പഴം, പച്ചക്കറി കയറ്റുമതി വ്യവസായികള്‍ക്കു പ്രതിവര്‍ഷം നേരിടേണ്ടി വരുന്നത് ഏകദേശം 116 കോടി രൂപയുടെ അധികച്ചെലവ്.... അര്‍ജന്റീനയെ വീഴ്ത്തിയ സൗദി താരങ്ങള്‍ക്ക് വന്‍ ലോട്ടറി!! ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് അവിശ്വസനീയ വിജയം സമ്മാനിച്ച സൗദി അറേബ്യ താരങ്ങള്‍ക്ക് സമ്മാനങ്ങളുടെ പെരുമഴ. സൗദി ടീമിലെ കളിക്കാര്‍ക്കും പരിശീലക സംഘത്തില്‍ ഉള്ളവര്‍ക്കും സൗദി കിരീടാവകാശി... ഞെട്ടറ്റ് വീണ മെസിപ്പട; സൗദി കുതിപ്പില്‍ അര്‍ജന്റീനയ്ക്ക് ഷോക്ക് ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പെയ്തിറങ്ങിയ അറേബ്യന്‍ ഫുട്ബോള്‍ വസന്തത്തില്‍ അര്‍ജന്റീനയ്ക്ക് അടിതെറ്റി. ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ അഞ്ച്... സ്‌റ്റേഡിയം വൃത്തിയാക്കി കൈയടി നേടി ജപ്പാന്‍ ആരാധകര്‍ ജപ്പാന്‍ ആരാധകര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഫുട്‌ബോള്‍ ആരാധകക്കൂട്ടമാണ്. തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതിനൊപ്പം കളി കാണാനെത്തുന്ന സ്റ്റേഡിയത്തെ കൂടെ പരിപാലിക്കുന്നതാണ് ജപ്പാനീസ് സംസ്‌കാരം. ഖത്തറും ഇക്വഡോറും... വ്യാജ റിവ്യൂകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ സംവിധാനം വരുന്നു ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. പണം നല്‍കി ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം....
അണക്കെട്ട് 'ദേ, ഇപ്പോള്‍ പൊട്ടു'മെന്ന് വിഭ്രാന്തി പരത്തിയത് ഡാം 999 പടത്തിന്റെ പ്രമോഷനു വേണ്ടിയായിരുന്നു എന്ന, തള്ളാനാകാത്ത ഒരു വാദഗതിയുണ്ട്. ഇപ്പോള്‍ പൊട്ടില്ലേലും ഡാമിന് സുരക്ഷഭീഷണിയുണ്ട്‌ എന്നത് അവിതര്‍ക്കിതം; വിഷയത്തില്‍ ഇനിയും വലിച്ചു നീട്ടാതെ ഒരു തീര്‍പ്പ്‌ അവശ്യവും.. പാട്ടക്കരാര്‍ കാലാവധി 2000 -ല്‍ കഴിഞ്ഞെങ്കിലും പുതുക്കാതെയാണ് തമിഴ്നാട് വെള്ളവും വൈദ്യുതിയും കൊണ്ട് പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇനിയത് നിലവിലെ രൂപത്തില്‍ പുതുക്കാതിരിക്കുക എന്നതാണ് അവശ്യം അഭികാമ്യം. ഡാമിന്റെയും അനുബന്ധപ്രദേശങ്ങളുടെയും സമ്പൂര്‍ണ്ണവകാശം (ഉടമവകാശവും, കൈവശാവകാശവും) കേരളത്തിന്റെ കയ്യിലാകണം. നമ്മുടെ സുരക്ഷയും ആവശ്യങ്ങളും കൂടി പരിഗണിച്ചു മാത്രം തമിഴന് വെള്ളം നല്‍കുക. വെള്ളം സുലഭമായി കടത്തിക്കൊണ്ടു പോകുമ്പോഴും എന്നും, കോളനി വാഴ്ചക്കാലത്ത് എന്നോണമാണ് തമിഴകം വാഴുന്നോര്‍ കേരളത്തോട് ഇടപെട്ട് വന്നത്. അണക്കെട്ട് പൊട്ടില്ലെന്നു പറയുമ്പോഴും ഉയര്‍ന്ന ജലനിരപ്പ് ഭീഷണിയല്ലെന്ന് ഉറപ്പു നല്‍കാനാകില്ല. അപ്പോഴും തമിഴന്റെ കനിവിനു കാതോര്‍ക്കുകയാണ് നമ്മുടെ അഭിനവ നാടുവാഴി തമ്പുരാക്കന്മാര്‍. പണ്ട് സമ്മര്‍ദ്ദത്താല്‍ കരാറിലേര്‍പ്പെട്ട മഹാരാജാവിന്റെ ബ്രിട്ടിഷ് അധികാരികളോടുള്ള അതേ വിധേയത്വമുണ്ട്, അയല്ഭരണത്തെ പരാമര്‍ശിക്കുമ്പോള് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ മഹല്‍ദേഹങ്ങളുടെ വാക്കുകളില്‍. ലക്ഷക്കണക്കിനു മനുഷ്യജീവനുകള്‍ ഇന്നല്ലെങ്കില്‍ നാളെ അപകടപ്പെട്ടാലും ശരി, തങ്ങളുടെ കൃഷി നനക്കാന്‍ ജലനിരപ്പ് എത്രത്തോളം ഉയര്‍ത്താമോ അത്രയും ഉയര്‍ത്തണം എന്ന തമിഴന്റെ പ്രാദേശികവാദത്തിലധിഷ്ടിതമായ ശാട്യം ഏത് കൊടും ഭീകരവാദത്തെയും തോല്പിക്കും. നാമും തത്തുല്യം വൈകാരികതയും പ്രാദേശികവാദവും ഊതിവിടണം എന്നല്ല. (അല്ലെങ്കിലും ഇടയ്ക്കും തലയ്ക്കും ഞെട്ടിയെഴുന്നേറ്റു 'പുലിയേ പുലി' എന്നാര്‍ത്തു വികരപ്പെരുമഴ പെയ്യിക്കുന്നതിനപ്പുറം ഇക്കാര്യത്തില്‍ നമ്മുടെ ജനകീയജനാധിപത്യ സര്‍വ്വാധികാരികള്‍ക്കെന്തുള്ളൂ?!) നമ്മുടെ താല്പര്യങ്ങള്‍ ആര്‍ജ്ജവത്തോടെ, പറയേണ്ട രീതിയില്‍, പറയേണ്ടതായ വേദികളില്‍, പറയാന്‍ കഴിയണം. കിട്ടാവുന്ന നിയമപരിരക്ഷയുടെ പരിധിയില്‍ തന്നെ, സംസ്ഥാനത്തിന്റെ താല്പര്യം നിരന്തരം ഹനിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണവും വേണം. മറ്റൊരു സ്റ്റേറ്റ്ന്റെ ദയാവായ്പിനു മുന്നില്‍ എക്കാലവും കാത്തുകെട്ടിക്കിടക്കുന്നത് / എക്കാലവും ഏകപക്ഷീയമായി ത്യജിക്കുന്നത് / ജനങ്ങളുടെ സുരക്ഷയെ ത്രാസ്സില്‍ തൂക്കുന്നത് എന്ത് ഫെഡറലിസം ആണെന്ന് മാത്രം ഇനിയും മനസ്സിലാകുന്നില്ല. '70 ലെ അച്യുതമേനോന്‍ സര്‍ക്കാര്‍ തൊട്ടിങ്ങോട്ടു മാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ജനങ്ങളോട് / സംസ്ഥാനത്തോടുള്ള ഉത്തരവാദിത്തരാഹിത്യവും തന്നെയാണ് ഇതിത്രത്തോളം വഷളാക്കിയത്. 'നിങ്ങള്‍ക്കുള്ള വെള്ളം ഒരു തുള്ളി പോലും കുറയില്ല പുതിയ ഡാം വന്നാല്‍. മാത്രവുമല്ല കൂടുതലും തരാന്‍ പറ്റിയേക്കും. ഡാം എങ്ങനേം ഞങ്ങള്‍ നിര്‍മ്മിച്ചോളാം അഞ്ചു പൈസ നിങ്ങള്‍ തരണ്ട. തമ്പുരാട്ടി ദയ തോന്നി അനുമതി തന്നാല്‍ മാത്രം മതി!' - മുഖ്യന്‍. 'ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഡാം പണിത് നിങ്ങള്‍ക്ക് വെള്ളം തന്നോളം. അമ്മ കനിയണം' - പ്രതിപക്ഷനേതാവ്. 'ഞങ്ങള്‍ കെട്ടുന്ന ഡാമിലെ ഒറ്റ തുള്ളി വെള്ളം ഞങ്ങള്‍ക്ക് വേണ്ട; ഉണ്ടാക്കുന്ന വൈദ്യുതിയും നിങ്ങള്‍ തന്നെ കൊണ്ടോയ്ക്കുള്ളൂ' എന്ന് തമിഴനോട്‌ ജലസേചന മന്ത്രി. സ്വന്തം നാട്ടുകാര്‍ക്ക് കുടിവെള്ളം ഇല്ലാതിരിക്കുമ്പോള്‍, ഇവിടത്തെ കര്‍ഷകന്‍ പട്ടിണിയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ 700-1000 കോടി വരെ മുതല്‍മുടക്കി അയല്നാട്ടുകാരന് കൃഷി നനക്കാന്‍ വെള്ളം കൊടുത്തു കൊള്ളാമെന്നു ബാധ്യതയെല്‍ക്കുന്ന 'വിശാലഹൃദയത്വം' ഏത് കണക്കില്‍ എഴുതി ചേര്‍ക്കണം?! ഇതേ പ്രശ്നം തിരിച്ചായിരുന്നു ( സുരക്ഷാപ്രശ്നം തമിഴനും ജലമൊഴുകുന്നത് കേരളത്തിലേക്കും) എന്ന് സങ്കല്പിക്കുക. അപ്പോള്‍ കിട്ടും നാം എന്ത് നിലപാട് എടുക്കേണ്ടിയിരുന്നു എന്നതിനുള്ള ശരിയായ ഉത്തരം. കേരളീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഇല്ലാതെ പോയതാകാം നമ്മുടെ ശാപം. പുതിയൊരു കൂറ്റന്‍ ഡാം പണിയുക എന്ന ആവശ്യം ഉയരുന്നത് ഭൌമിക / പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേണ്ടത്ര പഠിച്ചാണോ എന്ന് വ്യക്തമല്ല; പ്രത്യേകിച്ചും 12 ഡാമുകള്‍ ഉള്ള, അക്കാരണം തന്നെ ഭൂകമ്പസാധ്യത കൂട്ടുന്ന ഒരു പ്രദേശത്ത്. അതും സുരക്ഷയെ മുന്‍നിര്‍ത്തി ലോകമാകെ, വന്‍ ഡാം എന്നതിനു പകരം ചെറുഡാമുകള്‍ എന്നതിലേക്കു ചുവടുമാറ്റം നടത്തുമ്പോള്‍. കുറ്റമറ്റ വസ്തുതാപഠനം അനിവാര്യമായ വിഷയത്തില്‍ പുതിയ ഡാമിന് വേണ്ടിയുള്ള മുറവിളി ആരിലെങ്കിലും സന്ദേഹം ജനിപ്പിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. അത് മാത്രമാണ് പരിഹാരം എന്ന് ശഠിക്കാതെ നിലവിലെ ഡാമില്‍ ജലനിരപ്പ്‌ കുറച്ചു കൊണ്ട് വന്നു സുരക്ഷഭീഷണി ഒഴിയുമോ എന്നതും പരിശോധിക്കണം; അപ്പോള്‍ തമിഴന്റെ കൊതിക്കെറുവ് എന്നത് ദ്വിതീയ പരിഗണന മാത്രമാകണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വല്പം നട്ടെല്ലും കാണിക്കണം, ബഹുമാന്യ കേരള ഭരണാധികാരികള്‍! Posted by Bachoo at 4:11 AM 7 comments: Thursday, November 17, 2011 'സദാചാര'പ്പനി പടരുമ്പോള്‍.... കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ 'സദാചാരപ്പനി' നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള്‍ കൊണ്ടുവന്നേക്കാം. പലയിടത്തും പലപ്പോഴായി സ്വയംകൃത 'ന്യായാധിപന്മാര്‍' നിയമം കയ്യിലെടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരെ സാമാന്യനീതിയില് വിശ്വസിക്കുന്നവര്‍ പ്രതികരിക്കുക തന്നെ വേണം. അല്ലെങ്കില്‍ ജനക്കൂട്ടവും കാപ് പഞ്ചായത്തുകളും കുറ്റവും ശിക്ഷയും വിധിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കാള്‍ പരിതാപകരമായിത്തീരും നമ്മുടെയീ 'സമത്വസുന്ദരകേരളം'! സഹോദരിക്കോ ഭാര്യക്കോ ഒപ്പം പോലും അപരിചിതമായ സ്ഥലത്ത് ചെന്നുപെട്ടാല്‍ നിങ്ങള്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാകാം; ബോധ്യപ്പെടുത്താത്ത പക്ഷം അവര്‍ വിധിക്കുന്ന ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം...ഇങ്ങനെ ചില്ലറ പ്രശ്നങ്ങള്‍! മൂല്യങ്ങള്‍, ധാര്‍മ്മികത ഇവയൊക്കെ വ്യക്തിയുടെ വിവേചനബോധത്തില്‍ നിന്നും ഉരുത്തിരിയേണ്ടതാണ് . സമൂഹം അടിച്ചേല്പിക്കുമ്പോള്‍ അവ മൌലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമായിത്തീരുന്നു . സദാചാരത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിയാടുന്നത് പലപ്പോഴും ഞരമ്പ് രോഗികളാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരുവന്‍ 'തരപ്പെടുത്തുന്നത്' കാണുമ്പോള്‍ തോന്നുന്ന 'കൊതിക്കെറുവ്' മാത്രം. കണ്മുന്നില്‍ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ഇതേ മിശിഹകള്‍ കൈകെട്ടി ആസ്വദിക്കുകയും ചെയ്യും. സംശുദ്ധജീവിതം നയിക്കുന്ന മാന്യര്‍ ആരും തന്നെ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കില്ല; രഹസ്യം പിടിക്കാന്‍ നടക്കുകയുമില്ല... ദാമ്പത്യത്തകര്ച്ചയിലേക്കും കുട്ടികള് അനാഥരാകുന്നതിലെക്കും നയിക്കുന്ന തരത്തില്‍ വിവാഹേതര ബന്ധങ്ങളെ മഹത്വവല്ക്കരിക്കുകയല്ല ഇവിടെ ഉദ്ദേശ്യം; അതോടൊപ്പവും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതും അവരവരുടെ കുടുംബങ്ങള്‍ക്കുള്ളിലാണ്. നിയമസഹായം അനിവാര്യമാകുമ്പോള്‍ സമീപിക്കാന്‍ കോടതികളുണ്ട്. ഒരിക്കലും ഒളിഞ്ഞു നോട്ടക്കാരായ ഞരമ്പ് രോഗികളല്ല കുറ്റവിചാരണയും ശിക്ഷയും നടപ്പിലാക്കേണ്ടത്. ഏതെങ്കിലും ആനുകാലിക സംഭവത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്ത്, അഗണ്യകോടിയില്‍ തള്ളുന്ന വിഷയങ്ങളില്‍ ഒന്നായി ഇത് ചുരുങ്ങരുത്. 'സെന്‍സെഷനല്‍' ക്രൂരതകളോട് താല്‍കാലിക വൈകാരികതയിലൂടെ പ്രതികരിക്കുകയും അതിന്റെ ചൂര് കെടുമ്പോള്‍ മറക്കുകയുമാണ് മലയാളിപ്രതിബദ്ധതയുടെ സവിശേഷത. അത്തരം മറവികള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില കടുത്തതാകാം. Posted by Bachoo at 8:43 AM 18 comments: Labels: സാമൂഹികം Thursday, March 24, 2011 കേരളം - 'Drug Addicted' ചോദ്യപ്പേപ്പറിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ, ഓരോ രോഗലക്ഷണവും പ്രയാസവും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മരുന്നുകള്‍ കുറിച്ച് തുടങ്ങുന്നവരുടെ എണ്ണം പെരുകി വരുന്നുണ്ട്. ഡോക്ടര്‍ എന്നത് രോഗനിര്‍ണ്ണയം നടത്തുന്നയാള്‍ എന്ന നിലവിട്ടു, രോഗലക്ഷണം കേട്ട് മരുന്ന് കുറിക്കുന്ന യന്ത്രമായി തീരുന്ന സ്ഥിതി. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗമാണ് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. വിവേചനരഹിതമായാണ് പലരും അവ കുറിക്കുന്നത്; വൈറല്‍ പനികള്‍ക്കും മറ്റും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നിര്‍ലോഭം നല്‍കുന്നു. ഇത്തരം കുറിപ്പടി വിദ്വാന്മാരും, ചീട്ടു വഴി കിട്ടിയവ മടിയില്ലാതെ അകത്താക്കുന്നവരും, ഫാര്‍മസിയില്‍ പോയി രോഗം പറഞ്ഞു ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ളവ അറിഞ്ഞും അറിയാതെയും വാങ്ങി കഴിക്കുന്നവരും ഒക്കെ ചേര്‍ന്ന് കേരളത്തെ ഒരു 'ഡ്രഗ് അഡിക്ടെഡ് സാക്ഷരസുന്ദരകേരള'മായി സാമോദം പരിവര്ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ആകര്‍ഷമായ ഓഫറുകളില്‍ മനസ്സര്‍പ്പിച്ചു, നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവരെ യഥേഷ്ടം കാണാം. കമ്മിഷന്‍ പറ്റി അനാവശ്യ ടെസ്റ്റുകള്‍ കുറിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു! രോഗവിവരം ചര്‍ച്ച ചെയ്യാന്‍ പോലും അത്തരക്കാര്‍ വിമുഖരാണ്. ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍ / ടെസ്റ്റുകള്‍ എന്ന്. പറഞ്ഞത് പോലെയങ്ങു ചെയ്തേച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് നിര്‍ദ്ദേശിക്കണമെന്ന്!' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം. പല സ്വകാര്യ ഡോക്ടര്‍മാരും പരിശോധനാ മുറിയോടനുബന്ധിച്ചു ഡിസ്പെന്‍സറി കൂടെ നടത്തുന്ന കാഴ്ച ഇന്ന് ഒട്ടും പുതുമയല്ല; അവര്‍ രോഗികളെ നിര്‍ലോഭം മരുന്ന് തീറ്റിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക്‌ ശരിയായ ആരോഗ്യ അവബോധം ഉണ്ടാകുക എന്നതാണ് ഈ ചൂഷണത്തെ എതിരിടാനുള്ള മികച്ച പോംവഴി. എന്നാല്‍ വിദ്യാസമ്പന്നര്‍ക്ക് പോലും ഇക്കാര്യത്തില്‍ ലാഘവസമീപനമാണ്. തങ്ങള്‍ ചുമ്മാ വാരിവലിച്ചു മരുന്ന് കഴിക്കാന്‍ തയ്യാറല്ല എന്ന് മലയാളി തീരുമാനം എടുക്കണം; ആവശ്യം ബോധ്യപ്പെട്ടിട്ടു മതി മരുന്ന് കഴിക്കല്‍. തന്റെ രോഗം എന്തെന്നും എങ്ങനെയാണു ഡോക്ടര്‍ ആ നിഗമനത്തില്‍ എത്തിയത് എന്നും മരുന്നുകള്‍ / ടെസ്റ്റുകള്‍ കുറിച്ചാല്‍ എന്ത് ആവശ്യത്തിനാണ് എന്നും, അവ അത്യാവശ്യമാണോ എന്നും ചോദിച്ചറിയാന്‍ രോഗികള്‍ക്ക് അവകാശമുണ്ട്‌. അത് ശരിയാംവണ്ണം വിനിയോഗിക്കുന്ന തരത്തിലേക്ക് സമൂഹത്തിന്റെ ആരോഗ്യബോധം ഉയരണം. അജ്ഞതയാണ് / ഭയമാണ് പലപ്പോഴും ചൂഷണത്തിന് ഇരകളാക്കുന്നത്. തങ്ങളുടെ ശരീരം അത്യാര്‍ത്തിയില്‍ പൊലിയേണ്ടതല്ല എന്ന് അവരവര്‍ തീരുമാനിക്കണം. ജനങ്ങള്‍ ബോധവാന്മാരാണ് എന്ന സന്ദേശം കുറച്ചൊക്കെ മാറ്റം കൊണ്ടുവന്നേക്കാം... ഈ സേവനമേഖലയെ തന്നെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്നത് പണാര്‍ത്തി മൂലമുള്ള ദുരുപയോഗവും വിദഗ്ദ്ധജ്ഞാനം ഇല്ലാതെയോ ലാഘവസമീപനം വഴിയോ വരുത്തുന്ന പിഴവുകളുമാണ്. പലരുടെയും ധാരണ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് സര്‍വജ്ഞരായി എന്നാണ്. നിരന്തരവായനയിലൂടെയും പ്രായോഗികജ്ഞാനം വഴിയും ആരോഗ്യരംഗത്തെ പുതുചലനങ്ങളെ നിരീക്ഷിച്ചും updated ആകാന്‍ ബാധ്യത ഉണ്ടായിട്ടും, മടിയന്മാരായ അത്തരക്കാര്‍ പണ്ടെങ്ങോ കേട്ടുപഴകിയ പാഠം, അല്ലെങ്കില്‍ മാമൂല്‍വഴക്കം അനുസരിച്ചാകും ഇന്നും നീങ്ങുന്നത്. മറ്റൊന്ന്, മരുന്നുകളെ കുറിച്ച് പരിമിതമായ അറിവ്. ഒരു വര്‍ഷം ഫാര്‍മക്കോളജി പഠിക്കുന്നത് ആജീവനാന്തം മരുന്ന് കുറിക്കാനുള്ള ലൈസന്‍സ് അല്ലല്ലോ! നിരന്തരം ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണത്. വികസിതരാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ച മരുന്നുകള്‍ ഇന്നും നമ്മുടെ വിപണിയില്‍ സുലഭമാണ്. ചില പ്രിസ്ക്രിപ്ഷന്‍ കാണുമ്പൊള്‍ കുറഞ്ഞപക്ഷം മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്! നമ്മുടെ ബഹുജനങ്ങളുടെ അബദ്ധചിന്താഗതിയും ഡോക്ടര്‍മാരെ ഇത്തരത്തില്‍ വഴിപിഴപ്പിക്കുന്നതില്‍ വലിയൊരു ഘടകമാണ് എന്ന് പറയാതെ വയ്യ. രോഗത്തെ പെട്ടെന്ന് പിടിച്ചു നിര്‍ത്തുന്ന ഡോക്ടര്‍ ആണ് അവരെ സംബന്ധിച്ചിടത്തോളം കഴിവുള്ളയാള്‍. ആവശ്യമില്ലെന്ന് കണ്ടു മരുന്ന് കുറിക്കാത്ത ഡോക്ടര്‍ 'ഹോ! അയാള്‍ അത്ര മെച്ചമൊന്നും ഇല്ലെന്നേ!' എന്ന് വിലയിരുത്തുന്ന ശിരോമണികളും നാട്ടില്‍ അന്യത്രയുണ്ട്. അതിനാല്‍ 'നാടോടുമ്പോള്‍ നടുവേ' എന്ന്, ചെയ്യുന്നത് ശരിയല്ല എന്ന് ബോധ്യമുള്ളപ്പോഴും പലരും കരുതുന്നു. സംഘടനാസ്വാധീനമുള്ള മറുഭാഗത്തിന്റെ ഒച്ചയില്‍ തങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നു എന്നത് കൊണ്ടാകാം പ്രതിബദ്ധതയുള്ളവരില്‍ തന്നെ ഭൂരിഭാഗവും മൌനം പാലിക്കുന്നത്. ഇത് മാറണം. ആധുനിക ചികിത്സാരീതിയെ തന്നെ ദോഷൈകദൃക്കുകള്‍ക്ക് പ്രതിക്കൂട്ടില്‍ കയറ്റാന്‍ പഴുതുനല്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ ഡോക്ടര്‍മാരില്‍ നിന്ന് തന്നെ ശക്തമായ ശബ്ദമുയരണം. ക്ലിനിക്കല്‍ എത്തിക്സിനോട് എത്രമാത്രം ‌നീതിപുലര്ത്തുന്നു എന്ന് ഓരോരുത്തരും അത്മപരിശോധന നടത്തട്ടെ! "The prime object of the medical profession is to render service to humanity; reward or financial gain is a subordinate consideration. Who- so-ever chooses his profession, assumes the obligation to conduct himself in accordance with its ideals. A physician should be an upright man, instructed in the art of healings. He shall keep himself pure in character and be diligent in caring for the sick; he should be modest, sober, patient, prompt in discharging his duty without anxiety; conducting himself with propriety in his profession and in all the actions of his life. The Principal objective of the medical profession is to render service to humanity with full respect for the dignity of profession and man. Physicians should merit the confidence of patients entrusted to their care, rendering to each a full measure of service and devotion. Physicians should try continuously to improve medical knowledge and skills and should make available to their patients and colleagues the benefits of their professional attainments. The physician should practice methods of healing founded on scientific basis and should not associate professionally with anyone who violates this principle. The honoured ideals of the medical profession imply that the responsibilities of the physician extend not only to individuals but also to society." ഓരോ ഡോക്ടറും മെഡിക്കല്‍ കൌണ്‍സില്‍ രെജിസ്ട്രേഷന് മുന്‍പ്, തങ്ങളുടെ സേവനത്തിലുടനീളം പാലിച്ചു കൊള്ളാമെന്നു സമ്മതിച്ചു ഒപ്പിട്ടു കൊടുക്കുന്ന പെരുമാറ്റച്ചട്ടമാണ് മുകളില്‍ ഉദ്ധരിച്ചത്. (Refer: Code of Medical Ethics) ആധുനിക ചികിത്സാശാഖയെ ഒന്നടങ്കം പ്രതിചേര്‍ക്കുകയല്ല; മറിച്ചു അതിന്റെ മാനവികമായ നവീകരണം എന്ന ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. അത്യാവശ്യഘട്ടത്തില്‍ മരുന്ന് കഴിക്കരുത് എന്നോ മുഴു ടെസ്റ്റുകളും അനാവശ്യമെന്നോ അഭിപ്രായവുമില്ല. തീര്‍ച്ചയായും കര്‍മ്മബദ്ധരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഉണ്ട് ചുറ്റിലും; തങ്ങളുടെ നേരിയ പിഴവോ ലാഘവമനോഭാവമോ ബാധിച്ചേക്കാവുന്നത് വിലപ്പെട്ട ഒരു മനുഷ്യജീവനെയാണെന്ന ബോധ്യത്തില്‍ സദാ ജാഗ്രത്തായിരിക്കുന്ന അവര്‍ എല്ലാ ആദരവും അര്‍ഹിക്കുന്നുമുണ്ട്. ദൌര്‍ഭാഗ്യവശാല്‍, പണം എന്നത് അവസാനവാക്കായി എണ്ണുന്ന ആധുനിക സാമൂഹികഘടനയില്‍, ആ ജനുസ്സില്‍ പെട്ടവരുടെ എണ്ണം കുറഞ്ഞു വരുന്നു. മെഡിക്കല്‍ എത്തിക്സ് എന്നതൊക്കെ അലങ്കാരവാക്കുകള്‍ മാത്രമായി ചുരുങ്ങുകയും, കള്ളനാണയങ്ങള്‍ കാരണം അര്‍ദ്ധമനസ്സോടെ ഡോക്ടര്‍മാരെ സമീപിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഒട്ടും ഭൂഷണമല്ല. (സമാന്തര ചികിത്സാശാഖകളിലും അലോപ്പതിയിലെതിനെ വെല്ലുന്ന വിവിധതരം തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്നുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുത തന്നെ.) 'അണ്‍എത്തിക്കല്‍' പ്രാക്ടീസുകാരെയും ലാഘവബുദ്ധ്യാ ചികിത്സയെ സമീപിക്കുന്നവരെയും തിരുത്താനും, തയ്യാറല്ലാത്തവരെ തുറന്നു കാട്ടാനും നൈതികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ മുന്നോട്ടു വരണം...'രോഗികള്‍' എന്നൊരു സവിശേഷവര്‍ഗ്ഗം ഇല്ലെന്നും, സ്വയമുള്‍പ്പെടെ എല്ലാവരും രോഗികള്‍ / രോഗം വരാന്‍ സാധ്യതയുള്ളവര്‍ ആണെന്നുമുള്ള തിരിച്ചറിവില്‍ തങ്ങളെ സമീപിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും പരസ്പര വിശ്വാസത്തിന്റെതായ ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള പ്രാഥമികബാധ്യത ഡോക്ടര്‍മാര്‍ക്കു തന്നെ. Posted by Bachoo at 2:44 AM 6 comments: Labels: ആരോഗ്യം, ചികിത്സ Monday, February 28, 2011 നമ്മുടെ ചില ഇരട്ടവേഷങ്ങള്‍ എത്രമേല്‍ കപടമല്ല നമ്മുടെ ധാര്‍മ്മിക-നൈതിക ബോധം?! ആളൊഴിഞ്ഞ കംപാര്ട്ട്മെന്റില്‍ നിസ്സഹായയായ യുവതിയെ ആക്രമിച്ചു പുറത്തെറിഞ്ഞ് മാനഭംഗപ്പെടുത്തി മൃതപ്രായയാക്കുവോളം നിസ്സംഗമായിരുന്ന നമ്മിലെ പ്രതികരണശൌര്യം, ആ കുട്ടി മരിച്ചപ്പോള്‍, പ്രതി തമിഴന്‍ എന്നറിഞ്ഞപ്പോള്‍ ഒന്നാകെ ഉണര്‍ന്നെണീറ്റതു നാം കണ്ടതാണ്.ഏതാനും ദിവസങ്ങള്‍ക്കകം വീട്ടുവേലയ്ക്കു നിന്ന പതിനൊന്നുകാരി തമിഴ് ബാലിക ക്രൂരപീഡനത്തിനിരയായി മരിച്ചപ്പോള് എവിടെ വിനഷ്ടമായി ആ വൈകാരിക വിക്ഷോഭങ്ങള്‍?... അതോ പ്രതികള്‍ സമൂഹത്തില്‍ നിലയും വിലയും ഉള്ള മലയാളികള്‍ ആയത് കൊണ്ടാണോ നമുക്കത് അത്രമേല്‍ വലിയ സംഭവമായി തോന്നാത്തത്?! താല്പര്യങ്ങളും മാധ്യമശ്രദ്ധയും ഉള്ളിടത്തെ പ്രതികരണങ്ങള്‍ക്ക് പോലും മാര്‍ക്കറ്റ്‌ ഉള്ളൂ. പറയുമ്പോള്‍ ചുറ്റിലും ക്യാമറക്കണ്ണുകള്‍ ഇല്ലാത്തത് കൊണ്ടാകും സ്വയം പ്രഖ്യാപിത മഹിളാ / പീഡിത പക്ഷവാദികളും വായ അനക്കാത്തത്! എരിവും പുളിയും ഭാവനക്ക് സ്കോപ്പും തിരുകി ആഘോഷിക്കാന്‍‍ പറ്റുന്ന വിഭവങ്ങള്‍ മാത്രമല്ലെ ചാനലുകാര്‍ക്ക് പഥ്യമാകൂ. അല്ലെങ്കില്‍ ഏതോ പീക്കിരി പാണ്ടിപ്പെണ്ണ്‍ ചത്താല്‍ മലയാളിയുടെ ഉല്കണ്ഠ അത്രമേല്‍ ഉയരില്ല എന്ന ബോധ്യമാകണം ('വാര്‍ത്താമൂല്യം' !). സൗമ്യയുടെ ദാരുണമരണം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡമായ രതിവൈകൃതമനസ്സിനെ ആകര്‍ഷിക്കുക എന്നൊരു ചൂണ്ട കൂടിയുണ്ടായിരുന്നു എന്നും അനുമാനിക്കാം. അല്ലാതെ മാധ്യമങ്ങളുടെ പൌരബോധം ഉച്ചസ്ഥായി പ്രാപിച്ചതല്ല. കമലിന്റെ ഗദ്ദാമ സിനിമ കണ്ടു മലയാളി മൂക്കത്ത് വിരല്‍ വെച്ചത്രെ: ഇങ്ങനേം ക്രൂരരായ മനുഷ്യര്‍ ഉണ്ടോ?! അറബിവീടുകളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങുന്ന മലയാളി ഉള്‍പ്പെടെയുള്ള ഖദ്ദാമമാര്‍ തികച്ചും യഥാര്‍ത്ഥ്യം തന്നെ. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യമായ എല്ലാ ശബ്ദവും ഉയര്‍ത്തണം. എന്നാല്‍ ലോകത്തെവിടെ പീഡനം നടക്കുമ്പോഴും വലിയ വായില്‍ ഒച്ച വെക്കാന്‍ മടിക്കാത്ത മലയാളി, കണ്മുന്നില്‍ സ്വന്തം നാട്ടുകാര്‍ നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്നത് വിരോധാഭാസം തന്നെ. അതോ നാം തന്നെയാകുമ്പോള്‍ അതൊന്നും പീഡനമോ ക്രൂരതയോ ആകുന്നില്ല എന്നാണോ?! കുറെ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടു വേലയ്ക്കു നിര്‍ത്തിയ മറ്റൊരു ബാലികയെ കാസര്‍ഗോട്ടെ ഒരു ബിസിനസുകാരന്‍ വെട്ടിനുറുക്കി ഡാമിലെറിഞ്ഞതും വാര്‍ത്താമാധ്യമങ്ങളില്‍ ഓളമോ ജനരോഷമോ സൃഷ്ടിച്ചില്ല എന്നതും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. പഴുതുകള്‍ ഇട്ടു കേസ് ഡയറി തയ്യാറാക്കി നിയമവിദഗ്ദ്ധനെയും വീട്ടുകാരെയും ഇതില്‍ നിന്ന് ഊരിയെടുക്കാന്‍ ഏത് സാദാ പോലീസിനും കഴിയും. ശബ്ദിക്കാന്‍ ആരോരുമില്ലാത്ത ഈ തമിഴ് ബാലികയ്ക്ക്‌ വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊടി പിടിക്കില്ല; ചാനല്‍ ക്യാമറകളുടെ പ്രഭ ഇല്ലെങ്കില്‍ വനിതാ സംഘടനകള്‍ ഓരിയിടില്ല; സാംസ്ക്കാരികപ്രവര്‍ത്തകരും ഒച്ച ഉയര്‍ത്തില്ല. കേവലനീതിയില്‍, മാനുഷികതയില്‍ വിശ്വസിക്കുന്നവര്‍ ഒന്നടങ്കം‍, താല്പര്യങ്ങളുടെ പിന്നാലെ പോകുന്ന സംഘടനകളുടെയോ നേതാക്കളുടെയോ പിന്‍ബലമില്ലാതെ ഈ ബാലികയെ പീഡനമേല്പിച്ചു കൊന്നവര്‍ക്കെതിരെ നിലയുറപ്പിക്കട്ടെ! അവര്‍ ശിക്ഷിക്കപ്പെട്ടു എന്നുറപ്പിക്കുവോളം ആ അഗ്നി കെടാതെ സൂക്ഷിക്കട്ടെ!! പിന്‍‌മൊഴി: സൌമ്യ സംഭവത്തിലെ വന്യതയോ ദാരുണതയോ ഒട്ടും കുറച്ചു കാണാന്‍ ഉദ്ദേശമില്ല എന്ന് കൂടെ പറഞ്ഞു വെയ്ക്കട്ടെ; അത്തരം ചാമിമാര്‍ ഇനിയും ഭീതി സൃഷ്ടിച്ചു ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെടരുത് എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പക്ഷെ ചിലപ്പോള്‍ ലഘൂകരിച്ചും ചിലപ്പോള്‍ വൈകാരിക പ്രളയം സൃഷ്ടിച്ചും തരാതരം ക്രൂരതകളെ വേര്‍തിരിച്ചു കാണുന്ന നമ്മുടെ തന്നെ അബോധത്തെ ഒന്ന് സ്വയം വിചാരണ ചെയ്യുക മാത്രമാണിവിടെ...
Google AMP പേജുകൾ സൃഷ്‌ടിക്കുന്നതിനുള്ള Accelerated-Mobile-Pages (AMP) ജനറേറ്റർ, AMP പ്ലഗിന്നുകൾ , AMPHTML ടാഗ് ജനറേറ്റർ എന്നിവ AMP ലൈവ് ലിസ്റ്റ് ഫംഗ്‌ഷൻ ഉപയോഗിക്കുകയും സൃഷ്‌ടിച്ച ഓരോ AMP വശത്തും തത്സമയ ഡാറ്റ അപ്‌ഡേറ്റ് സ്വയമേവ സജീവമാക്കുകയും ചെയ്യുന്നു. പരസ്യം <amp-live-list> -ടാഗ് സംയോജനം extension ആക്സിലറേറ്റഡ് മൊബൈൽ പേജുകൾ ജനറേറ്റർ യാന്ത്രികമായി ഒരു AMP പതിപ്പ് സൃഷ്ടിക്കുന്നു <amp-live-list> ടാഗ് ഉപയോഗിച്ച് ഒരു ഓട്ടോമാറ്റിക് ആർട്ടിക്കിൾ അപ്ഡേറ്റ് ഫംഗ്ഷൻ. ഈ രീതിയിൽ, എല്ലാ AMP സൈറ്റുകളിലും ഒരുതരം തത്സമയ ബ്ലോഗ് പ്രവർത്തനം ഉണ്ട്. ഒരു ഉപയോക്താവ് ഒരു വെബ്‌സൈറ്റിന്റെ എ‌എം‌പി പതിപ്പ് കാണുകയും അതിനിടയിൽ ഈ എ‌എം‌പി പേജിനായി പുതിയ സവിശേഷതകൾ ഉണ്ടെങ്കിൽ, പുതിയതും കാലികവുമായ ഒരു പതിപ്പ് ലഭ്യമാണെന്ന് എ‌എം‌പി പേജ് തിരിച്ചറിയുന്നു. ഉപയോക്താവ് എ‌എം‌പി പേജ് വീണ്ടും ലോഡുചെയ്യാതെ തന്നെ, വായിക്കുമ്പോൾ നിലവിലുള്ള ലേഖന അപ്‌ഡേറ്റിന്റെ ഉപയോക്താവിനെ എ‌എം‌പി പേജ് അറിയിക്കുന്നു! ഈ ആവശ്യത്തിനായി ഒരു ബട്ടൺ ഉപയോക്താവിന് കാണിക്കും. ഉപയോക്താവ് എ‌എം‌പി ലേഖന അപ്‌ഡേറ്റ് ബട്ടൺ‌ ക്ലിക്കുചെയ്യുകയാണെങ്കിൽ‌, പുതിയ എ‌എം‌പി പതിപ്പ് പരിചിതമായ എ‌എം‌പി വേഗതയിൽ‌ ഉടൻ‌ ലോഡുചെയ്യുന്നു! ഇത് പൂർണ്ണമായ വീണ്ടും ലോഡുചെയ്യുന്നതിനേക്കാൾ ഹ്രസ്വമായ ലോഡിംഗ് സമയങ്ങൾ പ്രാപ്തമാക്കുകയും എല്ലായ്പ്പോഴും ഉപയോക്താവിനെ കാലികമാക്കി നിലനിർത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, എ‌എം‌പി ഉപയോഗിച്ച് തത്സമയ ടിക്കറുകൾ പ്രവർത്തനക്ഷമമാക്കാനാകും. ത്വരിതപ്പെടുത്തിയ മൊബൈൽ പേജ് ജനറേറ്റർ ഒരു AMP പേജ് സൃഷ്ടിക്കുന്നു, അത് AMP പേജ് സെർവറിലേക്ക് (ഉദാ. Google സെർവർ) ഓരോ 16 സെക്കൻഡിലും ഒരു അഭ്യർത്ഥന അയയ്‌ക്കുകയും പുതിയ ലേഖന പതിപ്പ് ലഭ്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഒരു പുതിയ ലേഖന പതിപ്പ് നിലവിലുണ്ടെങ്കിൽ, AMP പേജ് ഉപയോക്താവിന് ലേഖന അപ്‌ഡേറ്റ് ബട്ടണിന്റെ രൂപത്തിൽ ഒരു AMP അപ്‌ഡേറ്റ് അറിയിപ്പ് കാണിക്കുന്നു. പരസ്യം share AMP പേജ് സൃഷ്ടിക്കുക ഡാറ്റ പരിരക്ഷണവും കുക്കി ഉപയോഗവും മുദ്രണം © Copyright 2022 by amp-cloud.de ഹലോ, നിങ്ങളുടെ സന്ദർശനത്തിന് നന്ദി! - "www.amp-cloud.de" ന്റെ പ്രവർത്തനം ക്രമീകരിക്കുന്നതിന് കുക്കികൾ ഉപയോഗിക്കുന്നു. മൂന്നാം കക്ഷി ദാതാക്കളിൽ നിന്നുള്ള സേവനങ്ങളും ഉള്ളടക്കവും ഇതിൽ ഉൾപ്പെടുത്താം, ഉദാ. സോഷ്യൽ മീഡിയ ഫംഗ്ഷനുകൾ അല്ലെങ്കിൽ വീഡിയോ ഉള്ളടക്കം നൽകുന്നതിന്, മാത്രമല്ല വെബ്‌സൈറ്റ് പ്രകടനത്തിന്റെ അജ്ഞാതവും സ്ഥിതിവിവര വിശകലനങ്ങളും മെച്ചപ്പെടുത്തുന്നതിനും ഈ പേജിന്റെ തുടർച്ചയായ നിലനിൽപ്പിനായി വെബ്‌സൈറ്റിന് ധനസഹായം നൽകുന്നതിനും. പിന്തുണ. ഫംഗ്ഷനെ ആശ്രയിച്ച്, നിങ്ങൾക്ക് നിയോഗിക്കാൻ കഴിയുന്ന ഡാറ്റ മൂന്നാം കക്ഷികൾക്ക് കൈമാറുകയും അവ പ്രോസസ്സ് ചെയ്യുകയും ചെയ്യാം. നിങ്ങളുടെ കുക്കി ക്രമീകരണങ്ങൾ മാറ്റുന്നതിനുള്ള ഉപയോഗത്തെക്കുറിച്ചും ഓപ്ഷനുകളെക്കുറിച്ചും നിങ്ങൾക്ക് ഇവിടെ കൂടുതൽ കണ്ടെത്താൻ കഴിയും: ഡാറ്റ പരിരക്ഷണ വിവരങ്ങൾ
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ചുണ്ടവിള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുന്ത്രത്തേരി, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം, അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍ക്കടവ്, പുത്തന്‍നട നിലയ്ക്കാമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷ്ണപുരം, വിതുര ഗ്രാമപഞ്ചായത്തിലെ മണിത്തൂക്കി, മുളക്കോട്ടുകര എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പുളിമാംകോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പാറക്കുന്ന്, താഴെവെട്ടിയറ, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്(കൊടുമണ്‍ ജംഗ്ഷന്‍ ഒഴികെ) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ചുണ്ടവിള, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുന്ത്രത്തേരി, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം, അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍ക്കടവ്, പുത്തന്‍നട നിലയ്ക്കാമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷ്ണപുരം, വിതുര ഗ്രാമപഞ്ചായത്തിലെ മണിത്തൂക്കി, മുളക്കോട്ടുകര എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പുളിമാംകോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പാറക്കുന്ന്, താഴെവെട്ടിയറ, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്(കൊടുമണ്‍ ജംഗ്ഷന്‍ ഒഴികെ) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
മരണം ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയുടെ ഭാഗമായിരുന്നില്ല. എന്നാൽ പാപത്തിനു ശേഷം ആളുകൾ മരണത്തിന് കീഴടങ്ങി (റോമർ 5:12) ഈ ഭയം അവരെ പിടികൂടി. എന്നാൽ ഈ ഭയാനകമായ ഭയത്തെ എങ്ങനെ മറികടക്കാം എന്നതിന്റെ സുവാർത്ത അപ്പോസ്തലനായ പൗലോസ് നൽകുന്നു, “അന്നുമുതൽ മക്കൾ മാംസത്തിലും രക്തത്തിലും പങ്കുചേരുന്നു, അവനും അതുപോലെതന്നെ അതിൽ പങ്കുചേർന്നു, മരണത്തിലൂടെ അവൻ ശക്തിയില്ലാത്തവനാക്കട്ടെ. മരണം, അതായത് പിശാച്; മരണഭയത്താൽ ജീവിതകാലം മുഴുവൻ അടിമത്തത്തിന് വിധേയരായവരെ വിടുവിക്കുകയും ചെയ്യും” (എബ്രായർ 2:14-15). ശവക്കുഴിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റപ്പോൾ ക്രിസ്തു മരണത്തെ കീഴടക്കി. ക്രിസ്തു തന്നെ ഉയിർത്തെഴുന്നേറ്റു എന്നു മാത്രമല്ല, “ശവക്കുഴികൾ തുറക്കപ്പെട്ടു; അവന്റെ ഉയിർത്തെഴുന്നേൽപ്പിനുശേഷം, ഉറങ്ങിപ്പോയ വിശുദ്ധരുടെ അനേകം ശരീരങ്ങൾ ഉയിർത്തെഴുന്നേൽക്കുകയും ശവക്കുഴികളിൽ നിന്ന് പുറത്തുവരുകയും ചെയ്തു” (മത്തായി 27:52, 53). ക്രിസ്തു, മരണത്തിന്റെ മണ്ഡലത്തിൽ പ്രവേശിച്ചു, അതിനെ കീഴടക്കി, മരണത്തിന്റെ ചില തടവുകാരെ കൂട്ടിക്കൊണ്ടു പുറത്തു വന്നു, “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി” (കൊലോസ്യർ 2:15). തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും മരണഭയത്തിനെതിരായ ഇതേ വിജയം യേശു വാഗ്ദാനം ചെയ്യുന്നു. ഇനിമുതൽ, വിശ്വാസികൾക്ക് മരണം ഒരു ഉറക്കം മാത്രമാണ്. പുനരുത്ഥാനത്തിൽ ദൈവം അവരെ വിളിക്കുന്നതുവരെ അവർ സമാധാനത്തോടെ വിശ്രമിക്കുന്നു. പലർക്കും അത് അനുഗ്രഹീതമായ ഒരു നിദ്രയായിരിക്കും (വെളിപാട് 14:13). ക്രിസ്തു “മരണത്തെ ഇല്ലാതാക്കി” (2 തിമോത്തി 1:10). എന്തെന്നാൽ, “നരകത്തിന്റെയും മരണത്തിന്റെയും താക്കോലുകൾ” അവനുണ്ട് (വെളിപാട് 1:18; 1 കൊരിന്ത്യർ 15:51-57). ഇക്കാരണത്താൽ, യേശു തന്റെ മക്കളെ ആശ്വസിപ്പിക്കുന്നു, “നിങ്ങളുടെ ഹൃദയം കലങ്ങരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. 2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു. തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” (യോഹന്നാൻ 14:1-6). ക്രിസ്തുവിന്റെ വാഗ്ദത്തം നിമിത്തം, മരണത്തെ ഭയപ്പെടാൻ നമുക്ക് ഒരു കാരണവുമില്ല. അവനോടൊപ്പം നിത്യജീവന്റെ പ്രത്യാശ നമുക്കുണ്ട്. പൗലോസ് തന്റെ മരണത്തെ പരാമർശിച്ചുകൊണ്ട് സംസാരിക്കുന്നു: “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്” (ഫിലിപ്പിയർ 1:21-23). ക്രിസ്ത്യാനിക്ക് മരണത്താൽ നഷ്ടപ്പെടാൻ യോഗ്യമായ ഒന്നും തന്നെയില്ല, എന്നാൽ അവന് ഒരുപാട് നേടാനുണ്ട്. അവൻ പ്രലോഭനവും വേദനയും കഷ്ടപ്പാടും നഷ്ടപ്പെടുകയും പുനരുത്ഥാനത്തിൽ നിത്യത നേടുകയും ചെയ്യുന്നു.
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ പ്രാവേ പ്രാവേ പോകരുതേ ഡോ: പി.കെ മുഹ്‌സിന്‍ വിനോദത്തോടൊപ്പം ലാഭവും നേടിത്തരുന്ന ഒരു വാണിജ്യ സംരംഭമായി പ്രാവ് വളര്‍ത്തല്‍ മാറിയിരിക്കുന്നു. 'കളങ്കമില്ലാത്ത പക്ഷികള്‍' എന്ന അപരനാമത്തിലാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രാവുകളെ വളര്‍ത്തുമ്പോള്‍ അതിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കി പ്രത്യുല്‍പാദനം നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കിത്തീര്‍ക്കാം. രണ്ട് മുട്ടകളാണ് സാധാരണയായി പ്രാവുകള്‍ ഇടുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളാകട്ടെ ആണും പെണ്ണും. ഇവ തന്നെ ജോഡികളാകുന്നു. കൂടുതല്‍ നല്ല ഗുണമുള്ളവക്കു വേണ്ടി പല രീതിയില്‍ ജോഡികളാക്കാം. വ്യത്യസ്ത ജോഡികളില്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെയും ജോഡികളാക്കാം. ഒരു ജോഡിയിലുണ്ടാവുന്ന ആണ്‍ പ്രാവിനെയും മുമ്പത്തെ ജോഡിയിലുണ്ടായ പെണ്‍ പ്രാവിനെയും ചേര്‍ത്ത് ജോഡികളാക്കിയാല്‍ കൂടുതല്‍ മേന്മയുള്ളതാവും. ജോഡിയായിക്കഴിഞ്ഞാല്‍ ആണ്‍ പ്രാവാണ് ഏത് സ്ഥലമാണ് മുട്ടയിടാന്‍ അനുയോജ്യമെന്ന് തീരുമാനിക്കുന്നത്. ഇണചേര്‍ന്ന് കഴിഞ്ഞ് ഏകദേശം പത്ത് മുതല്‍ പന്ത്രണ്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ 48 മണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ട് മുട്ടകള്‍ ഇടുന്നു. ആദ്യത്തേത് വൈകീട്ട് ഏഴ് മണിക്കും രണ്ടാമത്തേത് രണ്ടാമത്തെ ദിവസം രാത്രി പത്തുമണിക്കുമാണ് ഇടുക. രണ്ടാമത്തെ മുട്ടയിട്ടതിന് ശേഷമേ പൂര്‍ണ്ണമായ അടയിരിപ്പ് തുടങ്ങുകയുള്ളൂ. ചില പ്രാവുകള്‍ ആദ്യമുട്ട ഇടുന്ന ദിവസം മുതല്‍ അടയിരിപ്പ് തുടങ്ങുകയാണെങ്കില്‍ ആദ്യം ഇടുന്ന മുട്ട ഒന്നരദിവസം മുമ്പേ വിരിയും. ഇങ്ങനെയാവുമ്പോള്‍ ആദ്യം വിരിയുന്ന കുഞ്ഞുങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവരായിരിക്കും. തന്മൂലം ഭക്ഷണം സ്വീകരിക്കാനുള്ള കഴിവ് കൂടുതല്‍ ഉണ്ടാവുക ആദ്യം വിരിഞ്ഞതിനായിരിക്കും. കാലക്രമത്തില്‍ രണ്ടാമത് വിരിയുന്ന കുഞ്ഞ് ശോഷിച്ചു പോവുകയും ക്രമേണ ചത്ത് പോവുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ആദ്യം ഇടുന്ന മുട്ട മാറ്റി ഡമ്മി മുട്ട വെച്ചുകൊടുക്കണം. രണ്ടാമത്തെ മുട്ട ഇട്ടതിന് ശേഷം ഡമ്മി മുട്ടമാറ്റി ശരിക്കുള്ള മുട്ട വെക്കാം. ഡമ്മി മുട്ട തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളം വെക്കണം. ആണ്‍ പ്രാവിന്റെ അടയിരിപ്പ് കാലത്ത് പത്ത് മണി മുതല്‍ വൈകിയിട്ട് നാല് മണിവരെയാണെങ്കില്‍ പെണ്‍പ്രാവ് ബാക്കിയെല്ലാസമയവും അടയിരിക്കും. മുട്ടവിരിയാന്‍ ശരാശരി പതിനെട്ട് ദിവസം വേണം. കൊക്കിന്റെ അറ്റത്തുള്ള പല്ല് പോലെ മുനയുള്ള ഒരു ഭാഗം കൊണ്ടാണ് പുറന്തോട് തുളച്ച് കുഞ്ഞ് പുറത്ത് വരുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ മുനയുള്ള ഭാഗം അപ്രത്യക്ഷമാകും. കുഞ്ഞ് പുറത്ത് വന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ പിതൃപ്രാവിന്റെയും മാതൃ പ്രാവിന്റെയും ആമാശയത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ (പീജിയണ്‍ മില്‍ക്ക്) കൊടുക്കാന്‍ തുടങ്ങും. ഇത് പത്ത് ദിവസം വരെ തുടരും. കുഞ്ഞ് മുട്ടകളില്‍ നിന്ന് പുറത്തുവന്ന് 3-4 ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണ് തുറക്കും. ഇതോടെ ധാന്യവും വെള്ളവും കൂടിക്കലര്‍ന്ന ഭക്ഷണം അല്‍പാല്‍പമായി കൊക്കിലൂടെ കൊടുത്ത് തുടങ്ങാം. 21 ദിവസമാവുമ്പോഴേക്ക് സ്വയം പര്യാപ്തത നേടുന്നു. നാല് മുതല്‍ ആറുമാസമാവുമ്പോഴേക്ക് പ്രായപൂര്‍ത്തിയാവുന്നു.
നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി... സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്... വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ... മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു... വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന... സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം: മന്ത്രി May 28 09:08 2022 Print This Article Share it With Friends by asianmetronews 0 Comments സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്ക•ാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി നിർദേശിച്ചു. കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം.
ഓസീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോഹ്‌ലി 63 റണ്‍സും നേടി ബാറ്റിങ് നിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. Final winning Celebrations 😍❤️#Viratkohli #Rohithsharma #VijayDeverakonda #Sonusood #AnandDeverakonda #INDvsAUS pic.twitter.com/Nj1wd5d6nn — RameshBabloo (@RameshBabloo_) September 25, 2022 ടീം പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ വിരാട് കോഹ്‌ലിയും ക്യാപറ്റന്‍ രോഹിത് ശര്‍മയും മത്സരത്തിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനമാണിപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ അവസാന പന്തിന് ശേഷം ഇന്ത്യ വിജയമുറപ്പിച്ച നിമിഷം രോഹിത്തിനെ സന്തോഷം കോണ്ട് കോഹ്‌ലി രോഹിത്തിനെ തല്ലുന്ന വീഡിയോയാണ് ആരാധകരും ക്രിക്കറ്റ് ലോകവും ഏറ്റെടുത്തിട്ടുള്ളത്. Also Read Also Read ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20; ഇന്ത്യന്‍ ടീം നാളെ കാര്യവട്ടത്തെത്തും Years changed but Virat Kohli stepping up in series Deciders against Australia in T20Is didn’t Something never change💥💥🤙#ViratKohli #INDvsAUS pic.twitter.com/DloAvA9XQc — Gowtham_VK (@Gowtham_VK18) September 25, 2022 ‘ഇവര്‍ തമ്മിലുള്ള ബോണ്ട് പൂര്‍ണതയ്ക്കും അപ്പുറമാണ്, ഇത് ആരാധകര്‍ മനസ്സിലാക്കണം,’ എന്നാണ് ഈ വീഡിയോ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ടീമിന്റെ ലീഡര്‍ഷിപ്പില്‍ സന്തോഷമുണ്ട്, ഈ സന്തോഷമാണ് ക്രിക്കറ്റിന്റെ സൗന്ദര്യം, ഇത് തുടരാന്‍ സാധിക്കട്ടെ തുടങ്ങിയ ക്യാപ്ഷനുകള്‍ എഴുതി ആരാധകരും ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്. അതേസമയം, അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ(16 പന്തില്‍ 25) കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഓസീസിന്റെ 187 എന്ന സ്‌കോര്‍ വലിയ സ്‌കോര്‍ മറികടക്കാനായത്. A moment to celebrate with the open hearts ❤️#RohitSharma𓃵 #ViratKohli𓃵 #INDvAUS #ViratKohli #RohitSharma pic.twitter.com/NI2K1yDNFJ — 𝔸𝕒𝕕𝕚 𝕊𝕦𝕕𝕖𝕖𝕡𝕚𝕒𝕟 (@AadiSudeepian) September 25, 2022 അവസാന ഓവറില്‍ 11 റണ്‍സാണ് വിജയത്തിനായി ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി കോഹ്‌ലി പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഫിഞ്ചിനു ക്യാച്ച് നല്‍കി മടങ്ങകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ കാര്‍ത്തക് സിംഗിള്‍ എടുത്ത് പാണ്ഡ്യക്ക് സ്‌ട്രൈക്ക് നല്‍കുകയായിരന്നു. തുടര്‍ന്ന് ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി പറത്തി പാണ്ഡ്യ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയും ചെയ്തു. Also Read Also Read ലാലേട്ടനെ പൊക്കാന്‍ വേണ്ടി മാത്രം ചെയ്തതല്ല ആ ട്രിബ്യൂട്ട്, അതില്‍ ക്രിട്ടിസൈസ് ചെയ്യുന്നുണ്ട്, കണ്ടിട്ട് ലാലേട്ടന്‍ വിളിച്ചു: ആര്‍.ജെ. ഷാന്‍
ഡൽഹി: കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ലോകമെമ്പാടും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. റഷ്യയുടെ സ്ഫുട്‌നിക് 5 മാത്രമാണ് ഇതിനകം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന വാക്‌സിനാണ് കോവാക്‌സിന്‍. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമാതാക്കൾ. വാക്സിൻ കുത്തിവച്ച ഒരു ഇനം കുരങ്ങുകളിൽ രോഗപ്രതിരോധ ശേഷി പ്രകടമായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്. മരുന്ന് കുത്തിവച്ചശേഷം ഇവയെ ബോധപൂർവ്വം വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം‌. ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവിഷീൽഡിനേക്കാൾ മികച്ച ഫലമാണ് കോവാക്സിൻ മൃ​ഗങ്ങളിൽ പ്രകടിപ്പിച്ചത്. കൊവിഷീൽഡ് വാക്സിൻ നൽകിയ മൃ​ഗങ്ങൾക്ക് വൈറസിന്റെ സാന്നിദ്ധ്യത്തിൽ രോ​ഗം പിടിപെട്ടില്ലെങ്കിലും വൈറസ് വാഹകരായി ഇവർ മാറുന്നതായി കണ്ടെത്തിയിരുന്നു.
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും: മന്ത്രി വീണാ ജോർജ് May 14 11:32 2022 Print This Article Share it With Friends by asianmetronews 0 Comments നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 212 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
കാത്ത് കാത്തു നില്‍ക്കുകയാണ് സീതി സാഹിബ് .കാണുന്നില്ല എന്ന ദുഃഖം അദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു .മദിരാശി തീവണ്ടി ആപ്പീസില്‍ തീ വണ്ടി എത്തിയിരിക്കുകയാണ് .ഇവിടെ നിന്ന് കൂടെ ഉണ്ടാകും എന്ന് ഇസ്മായില്‍ സാഹിബ് സീതി സാഹിബ് നോട് പറഞ്ഞിരുന്നു .വണ്ടി യുടെ ചൂളം വിളി വന്നു .വണ്ടി പുറപ്പെടാന്‍ പോകുകയാണ് .ഒരിക്കല്‍ കൂടി സീതി സാഹിബ് തീ വണ്ടിയില്‍ നിന്ന് പുറത്തേക്ക് നോക്കി .അതെ ആ ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ അതി വേഗത്തില്‍ തീ വണ്ടിയുടെ അടുത്തേക്ക്‌ നടന്ന് വരുകയാണ് .ആരാണ് ആ ആള്‍ എന്നറിയുമോ ,തുറുക്കി തൊപ്പി വെച്ച കറുത്ത കൊട്ട് ഇട്ട വെളുത്ത താടി രോമങ്ങള്‍ ഉള്ള ദയാ മനസിലെ സമുദായം സ്നേഹത്തോടെ വിളിച്ച "കാഹിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് " സമയം വൈകിയത്തിയ ഇസ്മായില്‍ സാഹിബ് നോട് കുറച്ച് മനപ്രയാസം സീതിസാഹിബ് ന് ഉണ്ടന്ന് ഇസ്മായില്‍ സാഹിബ് മനസിലാക്കിയിരുന്നു .കാരണം ഈ സമയത്ത് എത്താന്‍ സാധിച്ചില്ലായിരുന്നങ്കില്‍ ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വതിനുവേണ്ടി പ്രവര്‍ത്തിക്കാന് ഇന്ത്യയില്‍ ഒരു സംഘടന ഇല്ലാതെ പോകുമായിരുന്നു .കാരണം സുഹ്രവതി മുസ്ലീം ലീഗിനെ പിരിച്ച് വിടാന് കല്‍കട്ടയില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട് .ആ യോഗത്തില്‍ പങ്കെടുക്കാനാണ് മലബാറില്‍ നിന്ന് സീതിസാഹിബും ,മദരാശിയില്‍ നിന്ന് ഇസ്മായില്‍ സാഹിബും തീ വണ്ടിയില്‍ യാത്ര പുറപ്പെടാന് തീരുമാനിച്ചത് .വണ്ടി മദരാശി സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന് തുടങ്ങിയിട്ടും സീതി സാഹിബ് ന്‍റെ മനപ്രയാസം മാറിയില്ല എന്ന് മനസിലാക്കിയ ഇസ്മായില്‍ സാഹിബ് പറഞ്ഞു.ഞാന്‍ മനപൂര്‍വം വൈകിയതല്ല വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ സമയത്ത് എന്‍റെ പ്രിയ ഭാര്യ വീണു സാരമായ പരിക്ക് പറ്റി അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന് അയല്‍വാസിയെ എറുപാട് ചെയ്തതിനു ശേഷമാണു ഞാന്‍ ഇങ്ങോട്ട് വന്നത് .അതുകൊണ്ടാണ് വൈകി പോയത് എന്ന് ഇസ്മായില്‍ സാഹിബ് പറഞ്ഞപ്പോള്‍ സമുദായതോടുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ കണ്ട് സീതി സാഹിബ് ന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞു . ലീഗ് നെ പിരിച്ച് വിടാന് സുഹ്രവതി വിളിച്ചു കൂട്ടിയ യോഗം മഹാന്മാരായ ഇസ്മായില്‍ സാഹിബും ,സീതി സാഹിബും പൊളിച്ചു കളഞ്ഞു .യോഗം കഴിഞ്ഞു പുറത്തേക്കു വന്ന സുഹ്രവതി പത്രക്കാരുടെ ചോദ്യത്തിന് പറഞ്ഞു "തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കത്തെ പൊളിച്ചു കളഞ്ഞു " ആരുടേയും അവകാശം കവര്‍ന്നെടുക്കനല്ല മറിച്ച് സമത്വ തുല്യമായ അവകാശം നേടി പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ .അതിനു വേണ്ടിയാണു മഹാന്മാരായ നേതാക്കള്‍ നിസ്വാര്‍ത്ഥ സേവകരായി കൊണ്ട് ലീഗ് എന്ന മഹത്തായ രാഷ്ട്രീയ സംഘടനയെ ഉണ്ടാക്കിയത് .രാജാജി ഹാളില്‍ വെച്ചു കൊണ്ട് ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള യോഗത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ് .ഈ സംഘടനയുടെ ആവശ്യമില്ലന്ന് ഒരു കൂട്ടര്‍ .ചര്‍ച്ചകള്‍ നീണ്ടുപോയപ്പോള്‍ ഇസ്മായില്‍ സാഹിബ് സംസാരിക്കാന് തുടങ്ങി.അദ്ദേഹം പറഞ്ഞു :"ആരങ്കിലും വല്ല സ്ഥാനങ്ങള്‍ കിട്ടും എന്ന് കരുതിയാണ് ഈ യോഗത്തിന് വന്നതങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ഇവിടെ വിട്ട് പോകാം ,അതല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം മതേതര ,രാഷ്ട്രീയ മാര്‍ഗത്തില്‍ ഉണ്ടാക്കാന് ആണ് ഇവിടെ കൂടിയതങ്കില്‍ അവര്‍ക്ക് ഇവിടെ നില്‍ക്കാം . അതെ ഇസ്മായില്‍ സാഹിബ് അങ്ങ് പറഞ്ഞത് പോലെ സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലൂടെ ലീഗ് നെ ശക്തി പെടുത്തുന്നു .ആ മഹാന്‍റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് തന്നെയാണ് ഇന്നും ലീഗ് ന് വേണ്ടി നിസ്വാര്‍ത്ഥ സേവകരായി സ്യ്ബ്ര്‍ ലോകത്ത് ലീഗ് ന്‍റെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജ സ്വലരായി പോരാടുന്നത് .അതെ നമുക്ക് കൈകോര്‍ക്കാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് മതേതരത്വം സംരക്ഷിക്കാം ,വര്‍ഗീയത തുടച്ചു മാറ്റം ,സമത്വതുല്യമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാം,ജനാധിപത്യം സംരക്ഷിക്കാം വരൂ സോദരരെ അതിനു മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് .. പോസ്റ്റ് ചെയ്തത് Unknown ല്‍ 3:45 PM ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു. കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്. ആത്മനിയന്ത്രണം, നല്ല തീരുമാനങ്ങളിലെത്താനുള്ള ശേഷി എന്നിങ്ങനെ മനുഷ്യര്‍ക്കു മാത്രം സ്വന്തമായുള്ള പല ഗുണങ്ങളും നമുക്കു തരുന്നത് തലച്ചോറിന്‍റെ മുന്‍ഭാഗത്തായുള്ള ‘പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്’ (Prefrontal cortex) എന്ന ഭാഗമാണ്. തലച്ചോര്‍ പക്വത കൈവരിക്കുന്നത് പിറകില്‍നിന്നു മുന്നിലോട്ടാണ് എന്നതിനാല്‍ ഈയൊരു ഭാഗത്തിന്‍റെ വളര്‍ച്ച പൂര്‍ണമാകുന്നത് ഏകദേശം ഇരുപത്തഞ്ചാം വയസ്സോടെ മാത്രമാണ്. കോളേജ്’വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിനും മനസ്സിനു കടിഞ്ഞാണായി വര്‍ത്തിക്കുന്ന ഈയൊരു മസ്തിഷ്കഭാഗത്തിനു പാകമെത്തിയിട്ടില്ല എന്നര്‍ത്ഥം. ഇരയുടെ ജീവിതത്തിലോ തന്‍റെതന്നെ ഭാവിയിലോ റാഗിങ്ങ് ചെലുത്തിയേക്കാവുന്ന ദുഷ്പ്രത്യാഘാതങ്ങളെപ്പറ്റി ലവലേശം ആകുലതകളില്ലാതെ, അഥവാ അവ തലപൊക്കിയാല്‍ത്തന്നെ അവയെ മുഖവിലക്കെടുക്കാതെ, നൈമിഷികരസത്തിനു വേണ്ടിയവര്‍ റാഗിങ്ങില്‍ മുഴുകിപ്പോവാന്‍ ഇതൊരു കാരണമാവുന്നുണ്ട്. കൌമാരം ഒരാളില്‍ കൂട്ടുകാര്‍ക്ക് ഏറ്റവും സ്വാധീനം ചെലുത്താനാവുന്നൊരു പ്രായമാണ്. കൌമാരം ഒരാളില്‍ കൂട്ടുകാര്‍ക്ക് ഏറ്റവും സ്വാധീനം ചെലുത്താനാവുന്നൊരു പ്രായമാണ്. ഒറ്റക്കുചെയ്യാന്‍ മടിക്കുന്നതോ ധൈര്യപ്പെടാത്തതോ ആയ പല കാര്യങ്ങളും കൂട്ടുകാരോടൊത്തു ചെയ്യാന്‍ ഈ പ്രായക്കാര്‍ ആവേശം കാണിക്കാം. കൂട്ടുകാര്‍ക്കു മുന്നില്‍ ഹീറോ ചമയാനും “ഗാങ്ങി”ല്‍നിന്നു പുറന്തള്ളപ്പെടാതിരിക്കാനും സ്വതവേ സൌമ്യശീലരും സല്‍സ്വഭാവികളുമായവര്‍ പോലും റാഗിങ്ങിനവസരം കിട്ടുമ്പോള്‍ മറ്റൊരു പ്രകൃതം പുറത്തെടുക്കാം. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ 1971-ല്‍ നടന്ന ‘സ്റ്റാന്‍ഫോര്‍ഡ് പ്രിസണ്‍ എക്സ്പെരിമെന്‍റ്’ എന്ന പഠനത്തിന്‍റെ കണ്ടെത്തലുകള്‍, മറ്റൊരാള്‍ക്കു മേല്‍ താല്‍ക്കാലികമായെങ്കിലും കൈവരുന്ന അധികാരം കൌമാരക്കാരുടെ മനോഭാവങ്ങളെ വല്ലാതെ ദുഷിപ്പിക്കുമെന്നതിന്‍റെ ശക്തമായൊരു തെളിവാണ്. ഒരു ജയിലന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച്, പഠനത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തോടു ജയില്‍പ്പുള്ളികളായും മറ്റൊരു വിഭാഗത്തോടു ഗാര്‍ഡുമാരായും ജീവിക്കാനാവശ്യപ്പെട്ട് ഇരുകൂട്ടരെയും നിരീക്ഷിച്ച ഗവേഷകര്‍ കണ്ടത്, ദിവസങ്ങള്‍ക്കുള്ളില്‍ “ഗാര്‍ഡുമാര്‍” “ജയില്‍പ്പുള്ളി”കളെ അടക്കിഭരിക്കാനും അമിതോപദ്രവമേല്‍പിക്കാനും തുടങ്ങിയെന്നാണ്. റാഗിങ്ങ് തങ്ങളുടെ “അവകാശ”മാണെന്ന മുന്‍വിധിയോടെ ഫസ്റ്റ് ഇയേഴ്സിനെ സമീപിക്കുന്ന സീനിയേഴ്സിന്‍റെ മനസ്സില്‍ നടക്കുന്നതും ഇത്തരമൊരു ക്രൂരവല്‍ക്കരണമാവണം. ചുറ്റുമുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും പെരുമാറ്റങ്ങള്‍ പഠിച്ചെടുക്കുക (Social learning) എന്നത് കഴിവുകള്‍ സ്വായത്തമാക്കുന്നതിനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്നാണ്. ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളെ അന്ധമായി അനുകരിക്കാനുള്ള പ്രവണത ബാല്യകൌമാരങ്ങളുടെ സവിശേഷതയുമാണ്. (പത്തൊമ്പതുകാരനായ നായകന്‍ തീവണ്ടിക്കുമുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുള്ളൊരു സീരിയല്‍ ആദ്യമായിക്കാണിച്ചപ്പോഴും പുന:സംപ്രേഷണം ചെയ്തപ്പോഴും ജര്‍മനിയില്‍ ധാരാളം ചെറുപ്പക്കാര്‍ സമാനരീതിയില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി!) ‘മുന്നാഭായ് എംബിബിഎസ്’ തൊട്ടു ‘പ്രേമം’ വരെയുള്ള സിനിമകളില്‍ തമാശാരൂപത്തിലും വീരകൃത്യമായുമൊക്കെ അവതരിപ്പിക്കപ്പെട്ടുവെത് റാഗിങ്ങിനു നമ്മുടെ കൌമാരക്കാരുടെ മനസ്സില്‍ നല്ലൊരു പരിവേഷം കിട്ടാന്‍ കാരണമായിട്ടുണ്ടാവാം. സ്വയംമതിപ്പു സ്വതേ കുറഞ്ഞവരും ശരിക്കുള്ള ലോകത്തിനു മുന്നില്‍ കരുത്തു കാണിക്കാന്‍ പാങ്ങില്ലാത്തവരും നിരാശ്രയരായ ഫസ്റ്റ് ഇയേഴ്സിനെ ഉള്ളില്‍ക്കാത്തുകൊണ്ടുനടക്കുന്ന ശൌര്യം മുഴുവന്‍ ബഹിര്‍ഗമിപ്പിക്കാനുള്ള വേദിയാക്കാം. ബാല്യത്തില്‍ അച്ഛനമ്മമാരുടെ ക്രൂരതകള്‍ക്ക് ഏറെ ഇരയായവര്‍ മനസ്സിലെ പ്രതികാരവാഞ്ഛ ശമിപ്പിക്കാന്‍കിട്ടുന്ന ആദ്യാവസരമായി റാഗിങ്ങിനെ സമീപിക്കാം. ഇനിയും ചിലര്‍ മറ്റൊരു നാട്ടിലോ ലിംഗത്തിലോ മതത്തിലോ ജാതിയിലോ സാമ്പത്തികശ്രേണിയിലോ നിന്നുള്ളവരോടുള്ള വിദ്വേഷം തീര്‍ക്കാനൊരു സുവര്‍ണാവസരമായി റാഗിങ്ങ് എന്ന “നാട്ടുനടപ്പി”നെ ഉപയോഗപ്പെടുത്താം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൊതുസമൂഹവും വെച്ചുപുലര്‍ത്തുന്ന ചില വികലധാരണകളും ഇവിടെ പ്രതിസ്ഥാനത്തുണ്ട്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൊതുസമൂഹവും വെച്ചുപുലര്‍ത്തുന്ന ചില വികലധാരണകളും ഇവിടെ പ്രതിസ്ഥാനത്തുണ്ട്. ഇത്തിരി റാഗിങ്ങൊക്കെ നല്ലതാണ്, സീനിയേഴ്സും ജൂനിയേഴ്സും തമ്മിലൊരു സൗഹൃദം രൂപപ്പെടാനതു സഹായിക്കും, പിള്ളേരായാല്‍ ഇത്തിരി തമാശയൊക്കെയാവാം, അച്ഛനമ്മമാരുടെ ചിറകിനടിയില്‍ പുറംലോകം കാണാതെ വളര്‍ന്നവര്‍ക്ക് “ലോകം ഇങ്ങിനെയൊക്കെയാണ്” എന്നൊരു ഉള്‍ക്കാഴ്ച കൊടുത്തും നാണംകുണുങ്ങികളെ ആ ദുര്‍ഗതിയില്‍നിന്നു മോചിപ്പിച്ച് വീരശൂരപരാക്രമികളാക്കിയുമൊക്കെ റാഗിങ്ങ് വ്യക്തിത്വവികാസത്തെ സഹായിക്കും എന്നൊക്കെ വിശ്വസിക്കുന്നവര്‍ പക്ഷേ റാഗിങ്ങ് മൂലം ഓരോ വര്‍ഷവും പരിക്കേല്‍ക്കുകയും പഠനം നിര്‍ത്തുകയും ജീവന്‍ നഷ്ടപ്പെടുകയും അറസ്റ്റിലാവുകയുമൊക്കെച്ചെയ്യുന്നവരെ വിസ്മരിക്കുകയാണ്. വല്ലാതെ ക്രൂരമാവുമ്പോഴേ കുഴപ്പമുള്ളൂ, അല്ലാതെ ചെറിയ റാഗിങ്ങിനെയൊന്നും വെറുതെ കുറ്റപ്പെടുത്തേണ്ടതില്ല എന്നു വാദിക്കുന്നവര്‍ “ചെറുത്” , “ക്രൂരം” എന്നൊക്കെയുള്ള വേര്‍തിരിവ് ആപേക്ഷികവും ക്ലേശകരവുമാണ്, പല “ക്രൂര” റാഗിങ്ങുകളും തുടങ്ങുന്നത് “ചെറുതാ”യിത്തന്നെയാണ് എന്നൊന്നും കണക്കിലെടുക്കുന്നില്ല. റാഗിങ്ങിനു തുനിയുന്നവരെ നിയമത്തിനു മുമ്പിലെത്തിക്കാനുള്ള ഇച്ഛാശക്തി ഏവര്‍ക്കും വേണ്ടതുണ്ട്. മുതിര്‍ന്നവരോടുള്ള എതിര്‍പ്പ് കൌമാരസഹജമാണ് എന്നതിനാല്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമനസ്ഥിതിയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കുന്നതു ഫലപ്രദമായേക്കും. റാഗിങ്ങ് മൂലം കഷ്ടനഷ്ടങ്ങള്‍ വന്നവരെക്കുറിച്ചുള്ള വീഡിയോകളും മറ്റും ഈയുദ്യമത്തില്‍ വെറും പ്രസംഗങ്ങളെക്കാള്‍ കാര്യക്ഷമമാവും. കുഞ്ഞുങ്ങളെയോരോരുത്തരെയും സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും സഹായമനസ്ഥിതിയും ഉള്‍ച്ചെലുത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതും പ്രധാനമാണ്.
കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൗൺസൾറ്റൻറ് (എം ഇ സി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കീഴിൽ ചാലക്കുടി, ചേർപ്പ്, മതിലകം ബ്ലോക്കുകളിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെൻറ് പ്രോഗ്രാമിലേക്കാണ് നിയമനം. എം ഇ സി തസ്തികയിൽ ചാലക്കുടി 22, മതിലകം 21, ചേർപ്പ് 21, വീതമാണ് ഒഴിവുകൾ. 24 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ചുരുങ്ങിയ അടിസ്ഥാന യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി ആണ്. കുടുംബശ്രീ മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഹോണറേറിയം ലഭിക്കും. അക്കൗണ്ടൻറ് തസ്തികയിൽ ചാലക്കുടിയിൽ ഒന്നും മതിലകം ഒന്നും ചേർപ്പ് ഒന്നും വീതമാണ് ഒഴിവുകൾ. 21 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ബികോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. 430 രൂപയാണ് ഒരു ദിവസം ദിവസവേദനം ആയി നിശ്ചയിച്ചിട്ടുള്ളത്. വെള്ളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (പ്രായം യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന) സഹിതം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ 2020 സെപ്റ്റംബർ നാലിന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് spemtsr1@gmail. Com എന്ന ഈമെയിലിലോ 04872362517 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. കുടുംബശ്രീ സംരംഭക വികസന പദ്ധതിയില്‍ ഒഴിവ് കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം. പുളിക്കീഴ് ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 20നും 35നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. ബി.കോം, ടാലിയാണ് യോഗ്യത. പ്രതിദിനം 430 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ സെപ്റ്റംബര്‍ നാലിനകം അപേക്ഷിക്കണം. ഫോണ്‍: 04682221807, 9188112616, 7560803522.
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ഇത്തവണ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും, പ്രധാന ഫീച്ചർ നീക്കം ചെയ്തതുമായ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബ് മ്യൂസിക്കിലെ ഡിസ്‌ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റിൽ ഉണ്ടാകില്ല. അതേസമയം, ലൈക്ക് ബട്ടൺ നിലനിർത്തിയിട്ടുണ്ട്. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്തത് എന്നറിയാൻ സാധിക്കുന്ന തരത്തിൽ പ്ലേ സ്ക്രീനിന്റെ മുകളിൽ പുതിയ ഓപ്ഷനും നൽകുന്നതാണ്. പുതിയ ഫീച്ചർ എത്തുന്നതോടെ, ഉപയോക്താക്കൾ ആസ്വദിക്കുന്ന ഗാനം ഏത് ആൽബത്തിൽ ഉള്ളവയാണ്, അല്ലെങ്കിൽ ഏത് ക്യൂവിൽ ഉൾപ്പെടുന്നതാണെന്ന് അറിയാൻ സാധിക്കും. കൂടാതെ, പാട്ടിന്റെ പേരും കലാകാരന്റെ പേരും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ കഴിയുന്നതാണ്. ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡുകൾ എന്നിവയ്ക്കാനുള്ള മിക്സുകൾ ക്ലീൻ ഗ്രിഡ് രീതിയിൽ കാണാൻ സാധിക്കുന്ന ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് കോംപാക്റ്റ് കാർഡിൽ അടുത്തിടെ പ്ലേ ചെയ്ത മൂന്ന് ട്രാക്കുകളും കാണാൻ കഴിയുന്നതാണ്. Share FacebookTwitterWhatsAppEmail Prev Post ഫോൺ നമ്പർ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉടൻ എത്തും
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രങ്ങൾ സംസ്ഥാന വ്യാപകമാക്കും: മന്ത്രി August 11 10:42 2022 Print This Article Share it With Friends by asianmetronews 0 Comments തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകൾ കുറക്കുമെന്നും സ്ത്രീകൾക്ക് തൊഴിൽ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാജോർജ് അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്നത്. ക്രമേണ പൊതു സ്വകാര്യ ഇടങ്ങളിൽ സംസ്ഥാന വ്യാപകമാക്കി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി നിലവിൽ അറുപത്തി രണ്ടര കോടി രൂപ ഗവണ്മെന്റ് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ കുറച്ചു സീസണുകളിലായി റയൽ മാഡ്രിഡിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് കാസെമിറോ -ക്രൂസ് -മോഡ്രിച് ത്രയം.കാസെമിറോ തന്റെ എഞ്ചിൻ റൂം സഹപ്രവർത്തകരായ ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരോടുള്ള തന്റെ ആരാധനയുടെ വ്യാപ്തി വെളിപ്പെടുത്തി. ഭാവി തലമുറ അവരെ ഇപ്പോഴും ആരാധിക്കുമെന്നും ബ്രസീലിയൻ പറഞ്ഞു. ക്രൂസിനും മോഡ്രിച്ചിനും ഒപ്പം കളിക്കുന്നത് വാർദ്ധക്യത്തിലും തനിക്ക് അഭിമാനിക്കാൻ കഴിയുമെന്ന് ബ്രസീലിയൻ ഇന്റർനാഷൻൽ പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിൽ ഇത്രയും കാലം കളിക്കാനായത് ഒരു പദവിയാണ്, ഇതെല്ലാം ഒരു ദിവസം അവസാനിക്കുമ്പോൾ മാത്രമേ ഞാൻ നേടിയ നേട്ടങ്ങളുടെ തോത് ശരിക്കും മനസ്സിലാക്കാൻ കഴിയൂ എന്ന് ഞാൻ കരുതുന്നു,” കാസെമിറോ ESPN-നോട് പറഞ്ഞു.”ഞാൻ അവരോടൊപ്പം വളരെക്കാലം കളിച്ചതിന്റെ വസ്തുത ഞാൻ വിലമതിക്കും, കൂടാതെ രണ്ട് അസാധാരണ കളിക്കാർ, ഗെയിമിന്റെ രണ്ട് ഐക്കണുകൾക്കൊപ്പം ഞാൻ കളിച്ചുവെന്ന് എന്റെ കൊച്ചുമക്കളോട് ഞാൻ പറയും. ” വ്യക്തിഗത തലത്തിൽ കൂടുതൽ അംഗീകാരത്തിന് അർഹനാണെന്ന് കരുതുന്ന മറ്റൊരു മാഡ്രിഡ് ഐക്കണായ കരിം ബെൻസെമയെ കുറിച്ച് ബ്രസീൽ ഇന്റർനാഷണലിന് ഉയർന്ന അഭിനന്ദന വാക്കുകൾ ഉണ്ടായിരുന്നു.ബെൻസെമയ്‌ക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഒരു പദവിയാണ്, ബാലൺ ഡി ഓർ നേടുന്നതിന് ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, കാസെമിറോ പറഞ്ഞു. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ബ്രസീൽ ടീമിൽ സഹതാരമായ വിനീഷ്യസ് ജൂനിയറിനെ കുറിച്ചും കാസമിറോ അഭിപ്രായം പറഞ്ഞു.”എനിക്ക് പറയാൻ കഴിയുന്നത് വിനീഷ്യസ് ഇപ്പോൾ മികച്ച ഫോമിലാണ്, അവനും ചെറുപ്പമാണ്, അദ്ദേഹത്തിന് വളർച്ചയ്ക്ക് വളരെയധികം സാധ്യതകളുണ്ട്.””അദ്ദേഹത്തിന് 62 വയസ്സായി, 40 വർഷത്തിലേറെയായി ഫുട്ബോളിൽ ഉണ്ട്, എല്ലാം നേടി, പക്ഷേ വിജയിക്കാനും എല്ലാ ദിവസവും തന്റെ അനുഭവം ഞങ്ങളുമായി പങ്കിടാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം അവിശ്വസനീയമാണ്,” പരിശീലകൻ ആൻസെലോട്ടിയെകുറിച്ച കാസെമിറോ പറഞ്ഞു. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ബസ് ചാർജ് കുറച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസുടമകൾ നല്കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. സര്ക്കാര് പുതിയ ഉത്തരവ് പ്രഖ്യാപിക്കും വരെയാണ് സ്റ്റേ. സ്വകാര്യ ബസ്സുകള്ക്കും കെഎസ്ആര്ടിസിക്കും അധിക നിരക്ക് ഈടാക്കാം. ലോക്ഡൗണ് കാലത്തേക്കായിരുന്നു ബസ് ചാര്ജ് വര്ധിപ്പിച്ചത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മിനിമം ചാര്ജ് 12 രൂപയായി സര്ക്കാര് വര്ധിപ്പിച്ചത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ലോക്ഡൌണില് കൂടുതല് ഇളവുകള് വന്നതോടെ അധിക നിരക്ക് സര്ക്കാര് പിന്വലിക്കുകയായിരുന്നു. നിരക്ക് പിന്വലിച്ചതിന് … By Sambhu MS Tue, 9 Jun 2020 ബസ് ചാർജ് കുറച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസുടമകൾ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. സര്‍ക്കാര്‍ പുതിയ ഉത്തരവ് പ്രഖ്യാപിക്കും വരെയാണ് സ്റ്റേ. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം. ലോക്ഡൗണ്‍ കാലത്തേക്കായിരുന്നു ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മിനിമം ചാര്‍ജ് 12 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ലോക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ അധിക നിരക്ക് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. നിരക്ക് പിന്‍വലിച്ചതിന് പിന്നാലെ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് കാണിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിയിരുന്നു. മിക്ക ജില്ലകളിലും വിരലിലെണ്ണാവുന്ന അത്രയും ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തിയത്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് പഴയ നിലയിലേക്ക് ആക്കിയതോടെയാണ് നേരത്തെ നാമമാത്രമായെങ്കിലും സര്‍വീസ് നടത്തിയിരുന്നവരിലെ ഭൂരിഭാഗവും കൂടി നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങിയത് . വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഒരു വിഭാഗം തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തി. കല്‍പറ്റയില്‍ സര്‍വീസ് നടത്തിയ ബസുകള്‍ തടഞ്ഞതോടെ അവരും പിന്‍വാങ്ങി. പാലക്കാട് രണ്ട് ദിവസമായി സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിട്ട്. അതിനിടെ കെ.എസ്.ആര്‍.ടി.സി ഇന്ന് ചില ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്തി. അന്തര്‍ ജില്ലാ സര്‍വീസുകള്‍ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി നടത്തുന്നത്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
നിലവിലെ ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായാണ് ജർമ്മനി റഷ്യൻ ലോകകപ്പിനെത്തിയത്..ശക്തമായ താരനിരയും അത്രമേൽ സുശക്തമായ റിസർവ് നിരയും കൂട്ടായുണ്ടായിരുന്ന ജർമനിക്ക് ഇത്തവണയും കിരീടപ്രതീക്ഷ കല്പിക്കപ്പെട്ടതുമാണ്.എന്നാൽ ലോകം മുഴുവനുമുള്ള ഫുട്ബാൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് ജോക്കിം ലോയുടെ ജർമനി പുറത്തായത്. ലോകകപ്പിൽ നിന്നുള്ള അപ്രതീക്ഷിതമായ പടിയിറക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പരിശീലകൻ ജോക്കിം ലോ. തങ്ങൾ അർഹിച്ച പരാജയമാണ് ജർമനിക്ക് പിണഞ്ഞതെന്നാണ് ജോക്കിം ലോ മാധ്യമങ്ങളോട് പറഞ്ഞത്.. “വിജയത്തിനായി ഞങ്ങൾ പരമാവധി ശ്രമിച്ചു..എന്നാൽ കളിയിൽ ഒരിക്കൽ പോലും മുന്നേറാനായില്ല..മെക്സിക്കോക്കെതിരെ സ്വീഡൻ ലീഡുയർത്തുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു..അതിനനുസരിച്ച് സമ്മർദ്ദത്തിന്റെ തീവ്രത വർധിച്ചതോടെ ഞങ്ങൾക്ക് സ്വാഭാവിക ഗെയിം പുറത്തെടുക്കാനായില്ല…അതുകൊണ്ടു തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അർഹത ഞങ്ങൾക്കില്ല..”-ലോ കൂട്ടിച്ചേർത്തു.. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ദക്ഷിണ കൊറിയ ജർമനിയെ തകർത്തത്. 93ാം മിനുട്ടിൽ കിം യോങ് ഗ്വോനും 96ാം മിനുട്ടിൽ സൺഹ്യുങ് മിനും നേടിയ ഗോളുകളാണ് സൗത്ത് കൊറിയയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മൂന്നും മത്സരങ്ങളിൽ രണ്ടു തോൽവി പിണഞ്ഞ ജർമനി ഗ്രൂപ്പ് എഫ് ലെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേരുമായാണ് റഷ്യയോട് വിട പറഞ്ഞത്. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
കേരള ജലസേചന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തെ രണ്ട് കുടിവെളള നിര്‍മ്മാണ പ്ലാന്റുകളില്‍ ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന് ഇരട്ടി ഉല്‍പ്പാദനം. തൊടുപുഴ പ്ലാന്റിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുപ്രകാരം 2138 ലക്ഷം രൂപയുടെ വിറ്റുവരാണ് ഉളളത്. 2017-2018ല്‍ 442 ലക്ഷം, 2018-2019ല്‍ 526 ലക്ഷം, 2019-2020ല്‍ 574 ലക്ഷം, 2020-2021ല്‍ 311 ലക്ഷം, 2021-2022ല്‍ 285 ലക്ഷം എന്നിങ്ങനെയാണ് വിറ്റുവരവ്. മണിക്കൂറില്‍ 12,100 ലിറ്റര്‍(7500 ലിറ്റര്‍ + 4600 ലിറ്റര്‍) കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുവാന്‍ ശേഷിയുള്ള രണ്ടു പ്രൊഡക്ഷന്‍ ലൈനുകളാണ് തൊടുപുഴ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രണ്ടാമത്തെ കുടിവെളള നിര്‍മ്മാണ പ്ലാന്റാണ് തിരുവനന്തപുരം അരുവിക്കരയിലേത്. 2021ലാണ് ‘ഹില്ലി അക്വ’ ഉല്‍പാദനം ഇവിടെ ആരംഭിച്ചത്. ആദ്യഘട്ടമായി 20 ലിറ്റര്‍ ജാറുകളിലായിരുന്നു വിതരണം. 2021 ജനുവരി മുതല്‍ 2022 ജൂണ്‍ വരെയുള്ള ഉല്‍പാദനം 38100 ജാറുകളാണ്. 2022 ജനുവരിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനം ആരംഭിച്ചു. ജനുവരി മുതലുള്ള ആദ്യത്തെ മൂന്നുമാസം 17,909 ആയിരുന്നത് തുടര്‍ന്നുള്ള മൂന്നുമാസക്കാലയളവില്‍ 40,482 ആയി കുതിച്ചുയര്‍ന്നു. 60 രൂപയാണ് 20 ലിറ്റര്‍ വെള്ളത്തിന്റെ വില. 18.30 ലക്ഷം രൂപയാണ് 2021-2022 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് സ്വകാര്യ കുടിവെളള കമ്പനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ, ന്യായമായ വിലയില്‍ കുടിവെളളം ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷത്തോടെയാണ് സര്‍ക്കാര്‍ കുടിവെളള നിര്‍മ്മാണം ആരംഭിക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്പനികള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോള്‍ ഹില്ലി അക്വാ 15 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ ഭൂഗര്‍ഭജലം ശുദ്ധീകരിച്ച് കുടിവെള്ളം വിപണിയില്‍ എത്തിക്കുമ്പോള്‍ തൊടുപുഴയില്‍ ‘ഹില്ലി അക്വാ’ മലങ്കര ജലാശയത്തില്‍ നിന്നുള്ള ഉപരിതല ജലമാണ് ഉപയോഗിക്കുന്നത്. BIS, FSSAI എന്നീ സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാവിധ പരിശോധനകളും ശുദ്ധീകരണ പ്രവര്‍ത്തികളും നടത്തിയ ശേഷം യന്ത്രസംവിധാനങ്ങളിലൂടെ വെള്ളം കുപ്പികളിലാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. ഈ കുപ്പിവെള്ള പ്ലാന്റിന് ISO അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 30,000 ലിറ്റര്‍ കുപ്പിവെള്ളമാണ് പ്ലാന്റിന്റെ ശരാശരി ഉല്‍പ്പാദനം. കൂടുതല്‍ കുപ്പിവെള്ളം ആവശ്യമായി വരുന്ന മാസത്തില്‍ ഒന്നിലധികം ഷിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് ഇരട്ടിയോളം ഉല്‍പ്പാദനം നടത്തി വരുന്നു. വിപണനശൃംഖല ശക്തിപ്പെടുത്താന്‍ വിതരണക്കാരാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും കൂടുതല്‍ വിതരണക്കാരെ നിയോഗിക്കുകയും ചെയ്തു. തിരക്കേറിയ സ്ഥലങ്ങളില്‍ കുറഞ്ഞനിരക്കില്‍ തണുത്തവെള്ളം ലഭ്യമാക്കാന്‍ ‘കോഫ്ബ നെറ്റ്വര്‍ക്‌സ്’ എന്ന സ്റ്റാര്‍ട്ടപ് സ്ഥാപനം ഹില്ലി അക്വയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളില്‍ നിന്ന് രണ്ടു രൂപയ്ക്ക് ഒരു ഗ്ലാസ് (200 മി.ലി) വെള്ളവും അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളവും ശേഖരിക്കാനും സാധിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തും ശാസ്തമംഗലത്തും സെക്രട്ടേറിയറ്റിനുള്ളിലും പാളയത്തും കിയോസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍വകുപ്പും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ ഫ്രീഡം ഫുഡ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് ഹില്ലി അക്വ ആണ്. എട്ടിലധികം ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം കുപ്പികളിലും ജാറുകളിലും നിറയ്ക്കുന്ന വെള്ളമാണ് ഹില്ലി അക്വ. ഓരോ മണിക്കൂറിലും വെള്ളത്തിന്റെ ഗുണനിലവാരം പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ള ലാബില്‍ പരിശോധിച്ച് ഉറപ്പാക്കുന്നുമുണ്ട്. കോടതി ഉത്തരവിലൂടെ സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള വില 20 രൂപയാക്കിയപ്പോഴും ഹില്ലി അക്വയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. രണ്ടു ലിറ്ററിന് 25 രൂപയും അര ലിറ്ററിന് പത്തുരൂപയുമാണ് പരമാവധി വില. കുടിവെളള ഉല്‍പ്പാദനത്തിനും വിതരണത്തിനും വര്‍ഷം തോറും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ബ്രാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വിപണി വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ജലവിഭവ വകുപ്പ്. സര്‍ക്കാര്‍ കുപ്പിവെളള വിതരണം വിജയകരമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാംമുഴിയില്‍ പുതിയ പ്ലാന്റ് തുടങ്ങാനുളള തയ്യാറെടുപ്പിലാണ് വകുപ്പ്. ആലുവയില്‍ പിപിപി മോഡലില്‍ 20 ലിറ്റര്‍ വെളളം മാത്രം നിര്‍മ്മിക്കുന്നതിന് പൊതുജന പങ്കാളിത്തത്തിനായി കാത്തിരിക്കുകയാണ് കേരള ജലസേചന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍.
തമിഴ്‌‍സാഹിത്യത്തിലെ ഒരു വിശ്രുതഗ്രന്ഥമായ ‘ഭാരതശക്തി ‘ യുടെ കര്‍ത്താവും, വിശ്രുത സാഹിത്യകാരനുമായ ‘ശുദ്ധാനന്ദഭാരതി ‘ അവര്‍കള്‍ ശ്രീ മഹര്‍ഷികളെ സന്ദര്‍ശിക്കുവാന്‍ തിരുവണ്ണാമലയില്‍ വന്നു. ‘ഭാരതി ‘ അവര്‍കള്‍ തമിഴ്‌ ജില്ലയില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടും വിവിധ മതങ്ങളെ ചര്‍ച്ചചെയ്തുകൊണ്ടും ഒരു ഉന്നത സ്ഥാനം പ്രാപിച്ച നിഷ്കാമകര്‍മ്മിയാണ്. ഇദ്ദേഹം ശ്രീ രമണാശ്രമത്തില്‍വന്നു, കാവ്യണ്ഠഗണപതിശാസ്ത്രികളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ “ഭാരതശക്തിയുടെ കര്‍ത്താവായ ‘ഭാരതി’ യല്ലേ നില്‍ക്കുന്നത്‌ ” എന്ന് ശ്രീ മഹര്‍ഷികള്‍ ചോദിച്ചു. ശ്രീ മഹര്‍ഷികളുടെ പരഹൃദയജ്ഞാനത്തിന്റെ പ്രത്യക്ഷചിഹ്നമായ ഈ ചോദ്യം, തന്നെ ആശ്ചര്യനിരതനാക്കിയെന്നു ‘ഭാരതി’ സൂചിപ്പിക്കുന്നു. ശ്രീ ഭാരതി അവര്‍കള്‍ ഇപ്പോള്‍ പുതുശ്ശേരിയില്‍ ശ്രീ അരവിന്ദാശ്രമത്തില്‍ താമസിച്ച് സാഹിത്യസംബന്ധമായ യത്നങ്ങള്‍ യഥാര്‍ഹം ചെയ്തുവരുന്നു. ശ്രീ മഹര്‍ഷികളുടെ അപദാനങ്ങള്‍ ക്രോഡീകരിച്ച് ഒരു മനോഹരമായ തമിഴ്‌ കാവ്യം ‘ഭാരതി ‘ രചിച്ചിട്ടുണ്ടെന്നും പ്രസ്താവ്യമാണ്. മധുരയിലെ ഒരു വക്കീല്‍ , “പിശാചുക്കളും, പ്രേതങ്ങളും (sprits) വാസ്തവത്തില്‍ ഉണ്ടോ ?” എന്ന് ശ്രീ മഹര്‍ഷികളോട് ചോദിച്ചു. “ഉണ്ട്”, ഭൌതിക ദൃഷ്ട്യാ നിങ്ങളുടെ ജഡം സത്യമാണെന്ന് തോന്നുന്നതുപോലെ , അത് കര്‍മ്മലോകത്തില്‍ വ്യവഹരിക്കുന്ന സത്യം (വ്യവഹാര സത്യം ) മാത്രമാണ്.” വക്കീല്‍ : – അങ്ങിനെ വരുന്നപക്ഷം, ശിവനും മറ്റും ‘മുയല്‍ക്കൊമ്പ്‌ ‘ വാദം പോലെ വെറും സങ്കല്പങ്ങള്‍ തന്നെയല്ലേ? ശ്രീ മഹര്‍ഷികള്‍ : – അല്ല. വക്കീല്‍ : – നമ്മെപ്പോലെയാണെങ്കില്‍ അവരും നശ്വരന്മാര്‍ (നശിക്കേണ്ടവര്‍ ) അല്ലേ ? ശ്രീ മഹര്‍ഷികള്‍ : – “അല്ല” ; നിങ്ങള്‍ക്ക് ഒരു ജ്ഞാനിയോ ഒരു ജീവന്മുക്തനോ അഥവാ, മരണത്തെ ജയിക്കുന്ന ആത്മരൂപമോ ആവാമെങ്കില്‍ , വാസ്തവത്തില്‍ നിങ്ങളേക്കാള്‍ ജ്ഞാനശാലികളായ ശിവനും മറ്റും മരണരഹിതമായ ആത്മരൂപത്തെ പ്രാപിച്ചു
മീടൂ മൂവ്മെന്റ് ഇപ്പോൾ ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഓരോ ലൈംഗിക അക്രമങ്ങളും ലോകത്തിനു മുന്നിലേക്ക് കൊണ്ട് വരുകയാണ് October 18, 2018 in Variety മീടൂ മൂവ്മെന്റ് ഇപ്പോൾ ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഓരോ ലൈംഗിക അക്രമങ്ങളും ലോകത്തിനു മുന്നിലേക്ക് കൊണ്ട് വരുകയാണ്. ബോളിവുഡിലും, മോളിവുഡിലും അടക്കം ഒരുപാട് തൊഴിലിടങ്ങൾ അതിനു സാക്ഷ്യം വഹിക്കുകയാണ്. ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളിൽ 78 ശതമാനവും ജോലിസ്ഥലത്ത് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ഒരു ഓൺലൈൻ സർവ്വേ പറയുന്നത്. സർവേ പ്രകാരം, നിർബ്ബന്ധിത ശാരീരിക ബന്ധവും മറ്റുമാണ് തൊഴിലിടയിലെ ലൈംഗിക പീഡനത്തിൻറെ ഏറ്റവും സാധാരണമായ രൂപങ്ങൾ. ബോളിവുഡ് നടൻ നാനാ പടേക്കർ 2008 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നദിയെ ലങ്കിക പീഡനത്തിന് ഇരയാക്കിയതിനു ശേഷം ആണ് ഇങ്ങനെ ഒരു സർവ്വേ നടന്നത്. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനു നേരെ 12 സ്ത്രീ മാധ്യമപ്രവർത്തകർ ആണ് ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. സർവേയിൽ 50 ശതമാനം പേരും ശാരീരിക ബന്ധം ലൈംഗിക പീഡനത്തിന്റെ ഏറ്റവും സാധാരണമായ രൂപമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 31 ശതമാനം പേരും ലൈംഗിക പരാമർശങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അല്ലെങ്കിൽ അശ്ലീലം കാണിക്കുന്നുവെന്നും പറഞ്ഞു. സർവേയിൽ 15,000 ത്തിലധികം പേർ പങ്കെടുത്തു. പ്രതികരിച്ചവരിൽ 40% വനിതകളാണ്, മറ്റുള്ളവർ പുരുഷന്മാരാണ്. വെറും 22 ശതമാനം പേർ മാത്രമാണ് ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. 78 ശതമാനം പേരും ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിന്‍റെ രണ്ടാം വാർഷികത്തിനു മുന്നോടിയായാണ് 24ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുപ്രധാന യോഗം നടക്കുന്നത്. കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയ സുപ്രധാന തീരുമാനത്തിന് രണ്ടു വർഷം തികയാനിരിക്കെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം. 24ന് ഡൽഹിയിലാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കശ്മീർ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കൾക്കടക്കം ക്ഷണം ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് സൂചനയുണ്ട്. ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുനു മുന്നോടിയായാണ് പുതിയ നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം. READ ALSO പ്രധാനമന്ത്രിയെ ആക്രമിക്കാൻ പിഎഫ്‌ഐ പദ്ധതിയിട്ടു: ഷെഫീക്കിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്‌ 180 കിമീ; റെക്കോർഡ് വേഗത്തിൽ പറന്ന് വന്ദേഭാരത് എക്സ്പ്രെസ് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല എന്നിവർക്ക് യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നാളെ പാര്‍ട്ടി നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മെഹബൂബ പ്രതികരിച്ചിരിക്കുന്നത്. ഒൻപതു പാർട്ടികൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടുണ്ട്. 16 കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
In journalism, mistakes can and do happen even after the application of due diligence procedures. At Celespot Media, we do not hesitate to acknowledge them and respond when brought to our notice. Celespot Media Fact Check corrects errors as quickly as possible and with high levels of transparency. If the correction is straightforward, we mark the correction within 24 hours of being pointed out. But if the correction involves further investigation or reaching out to people for their reactions, the correction may take up to 72 hours. We value feedback from our readers, which can be posted in the comments section at the end of every story, video or post. A request for a correction or an update in a story can also be sent to celespotmedia@gmail.com Celespot Media also monitors its large presence on social media platforms and welcomes feedback and criticism from our readers. If there is a major correction or a substantive change which modifies the rating of a news story, it is prominently marked as “Correction” at the top, and we clearly indicate the change, with information on why the change was necessary. This provides a clear, transparent history to every correction. If a new fact comes to light after a story is published, information that adds substantial new layers or angles but does not alter the rating, it is marked as “Update” at the end of the article. Corrections in typographical errors, misspellings, grammatical errors or minor changes which are not considered significant by editors are not usually noted. Latest News 8 Entertainment ഉണ്ണി മുകുന്ദനെതിരെ ഗുരുതരാരോപണങ്ങളുമായി ബാല രംഗത്ത്. പാവങ്ങളെ പറ്റിക്കുകയാണ് ഉണ്ണി മുകുന്ദൻ|Bala is serious allegations against Unni Mukundan. ഉണ്ണി മുകുന്ദനെതിരെ ഗുരുതരാരോപണങ്ങളുമായി ബാല രംഗത്ത്. പാവങ്ങളെ പറ്റിക്കുകയാണ് ഉണ്ണി മുകുന്ദൻ|Bala is serious allegations against Unni... 10 Entertainment വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട് വിരോധമുണ്ട്, -സന്തോഷ്‌ വർക്കി|Santhosh Workey criticized by Mohanlal വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട്... 7 Entertainment മമ്മൂട്ടിയ്ക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു കിട്ടില്ല.|A fan boy note by Mammooty character മമ്മൂട്ടിയ്ക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു... 16 Entertainment നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, സ്ത്രീ സംഘടനകളുടെ ആവിശ്യം ഇല്ല – സ്വാസിക |Swasika Vijay talkes about Casting Couch നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, സ്ത്രീ സംഘടനകളുടെ ആവിശ്യം ഇല്ല... 107 Entertainment റിമ കല്ലിങ്കലിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടമ്പരന്ന് പ്രേക്ഷകർ, ഇതെന്ത് വേഷമെന്ന് പ്രേക്ഷകർ |Rima Kallinkal new photoshoot images റിമ കല്ലിങ്കലിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടമ്പരന്ന് പ്രേക്ഷകർ, ഇതെന്ത് വേഷമെന്ന് പ്രേക്ഷകർ |Rima Kallinkal new photoshoot... Malayalam News Portal featuring latest Entertainment, Current Affairs, Education & Technology News Latest News 8 Entertainment ഉണ്ണി മുകുന്ദനെതിരെ ഗുരുതരാരോപണങ്ങളുമായി ബാല രംഗത്ത്. പാവങ്ങളെ പറ്റിക്കുകയാണ് ഉണ്ണി മുകുന്ദൻ|Bala is serious allegations against Unni Mukundan. ഉണ്ണി മുകുന്ദനെതിരെ ഗുരുതരാരോപണങ്ങളുമായി ബാല രംഗത്ത്. പാവങ്ങളെ പറ്റിക്കുകയാണ് ഉണ്ണി മുകുന്ദൻ|Bala is serious allegations against Unni... 10 Entertainment വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട് വിരോധമുണ്ട്, -സന്തോഷ്‌ വർക്കി|Santhosh Workey criticized by Mohanlal വിവാഹിതനായ ഒരു വ്യക്തി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട്... 7 Entertainment മമ്മൂട്ടിയ്ക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു കിട്ടില്ല.|A fan boy note by Mammooty character മമ്മൂട്ടിയ്ക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. ഇവിടെ പല പ്രമുഖ നടന്മാരും പബ്ലിക്കായി സിനിമയിലും ജീവിതത്തിലും അഭിനയിക്കും അദ്ദേഹത്തിനെ അതിനു... 16 Entertainment നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, സ്ത്രീ സംഘടനകളുടെ ആവിശ്യം ഇല്ല – സ്വാസിക |Swasika Vijay talkes about Casting Couch നമ്മുടെ കതക്കിന്റെ ഡോർ നമ്മൾ എടുത്തു കൊടുക്കാതെ ആരും അകത്തേക്ക് കടന്നു വരില്ല, സ്ത്രീ സംഘടനകളുടെ ആവിശ്യം ഇല്ല... 107 Entertainment റിമ കല്ലിങ്കലിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടമ്പരന്ന് പ്രേക്ഷകർ, ഇതെന്ത് വേഷമെന്ന് പ്രേക്ഷകർ |Rima Kallinkal new photoshoot images റിമ കല്ലിങ്കലിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കണ്ടമ്പരന്ന് പ്രേക്ഷകർ, ഇതെന്ത് വേഷമെന്ന് പ്രേക്ഷകർ |Rima Kallinkal new photoshoot... Popular Tags Mohanlal Mollywood News Mammootty Nayanthara Dileep prithviraj sukumaran Amrutha Suresh Suresh Gopi Viral bigboss Robin Radhakrishnan Manju Warrier Pranav Mohanlal Meera Jasmine Gopi Sundar Dr Robin Radhakrishnan Kavya Madhavan Bala Instagram Models viral news Photos dhilsha Health Video Abhaya Hiranmayi Mallu Girls dhileep santhosh workey Honey Rose
മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോള്‍ നാരായണമേനോന്‍. 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ച ഇദ്ദേഹം ആധുനിക മലയാള കവിത്രയത്തില്‍ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സര്‍ഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായി മാറി. തികഞ്ഞ മനുഷ്യസ്‌നേഹിയും, മതസൗഹാര്‍ദ്ദത്തിന്റെ വക്താവും ആയിരുന്നു വള്ളത്തോള്‍. മലയാളഭാഷയെ ലോകത്തിനു മുമ്പില്‍ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമായിരുന്നു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍നിന്ന് തര്‍ക്കശാസ്ത്രം പഠിച്ചു. 1908ല്‍ ഒരുരോഗബാധയെതുടര്‍ന്ന് ബധിരനായി . ഇതേത്തുടര്‍ന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്. 1915ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ (1927), കല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1922ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും വളയും നിരസിക്കാനുള്ള ആര്‍ജവം വള്ളത്തോള്‍ കാട്ടി. അച്ഛനും മകളും, അഭിവാദ്യം, എന്റെ ഗുരുനാഥന്‍, ഔഷധാഹരണം, കാവ്യാമൃതം, കൈരളീകടാക്ഷം, കൊച്ചുസീത, ദണ്ഡകാരണ്യം, ദിവാസ്വപ്‌നം, പത്മദളം, ബന്ധനസ്ഥനായ അനിരുദ്ധന്‍, ബാപ്പുജി, മഗ്ദലനമറിയം അഥവാ പശ്ചാത്താപം, വിഷുക്കണി,ശിഷ്യനും മകനും തുടങ്ങിയവയാണ് പ്രധാനകൃതികള്‍. വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. 1958 മാര്‍ച്ച് 13ന് അദ്ദേഹം അന്തരിച്ചു. Share Prev Post സത്യം, ഹൃദയശുദ്ധി, നിസ്വാര്‍ത്ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല: വിവേകാനന്ദന്‍
സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നത്. പല രാജ്യങ്ങളും വ്യത്യസ്ത ദിനങ്ങളിലാണ് മാതൃദിനം കൊണ്ടാടുന്നത്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആചരിക്കുന്നത്. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതോടൊപ്പം മാതൃദിനാശംസകൾ അറിയിച്ചും, സമ്മാനങ്ങൾ നൽകിയും അമ്മയുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുത്തും അമ്മയോടൊപ്പം ഈ മാതൃദിനം അവിസ്മരണീയമാക്കൂ. മാതൃദിനം; ചരിത്രത്തിലൂടെ പുരാതന ഗ്രീസ് ജനതയാണ് ഈ ദിനാചരണം ആരംഭിച്ചതെന്നും കാലക്രമേണ മറ്റു രാജ്യങ്ങളും ഏറ്റെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ ഇന്നത്തെ രീതിയിൽ മാതൃദിനാചരണം ആരംഭിച്ചത് 1908 ലാണ്. സാമൂഹിക പ്രവർത്തകയായിരുന്ന അന്ന റിവെസ് ജാർവിസ് തന്റെ അമ്മയുടെ മരണത്തെ തുടർന്ന് 1905 ൽ മാതൃദിന പ്രചാരണത്തിന് തുടക്കം കുറിച്ചു. 1908 ൽ ഈ ലക്ഷ്യം ഫലം കണ്ടു.അന്ന റിവെസ് ജാർവിസ് വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ തന്റെ അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്. മാതൃദിനം; ഒരോർമ്മപ്പെടുത്തൽ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം അനിർവചനീയമാണ്. അമ്മയ്ക്ക് തുല്യമായി ഈ ലോകത്ത് മറ്റാരും തന്നെയില്ല. അതെ, അമ്മയ്ക്ക് പകരം അമ്മ മാത്രം. അമ്മയുടെ സ്നേഹവും കരുതലും ഏറ്റവും അടുത്തറിഞ്ഞവർക്ക് അമ്മയോടൊപ്പം പതിവിലും കൂടുതൽ സമയം ചിലവഴിക്കുവാനും സ്നേഹിക്കുവാനും സന്തോഷിക്കുവാനുമുള്ളതാണ് ഈ സുദിനം. അമ്മയോടുള്ള സ്നേഹം ഒരു ദിനത്തിൽ ഒതുക്കാവുന്നതാണോ എന്നു സ്വാഭാവികമായും നിങ്ങൾ സംശയിച്ചെക്കാം, തിരക്കിട്ട ജീവിതത്തിനിടയിൽ ഈ ഒരു ദിനം വളരെ പ്രസക്തമല്ലേ? അമ്മമാരെ വൃദ്ധസദനത്തിലും അഗതി മന്ദിരത്തിലും കൊണ്ടുവിടുന്ന മക്കൾക്ക് ഒരു ഓർമപ്പെടുത്തൽ കൂടെ ആകട്ടെ ഈ ദിനം. മാതൃദിനാശംസകൾ ഈ സവിശേഷ ദിനത്തിൽ സാധാരണ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി എന്നെന്നും ഓർത്തിരിക്കാനുള്ള ചില നിമിഷങ്ങൾ അമ്മയ്ക്ക് സമ്മാനിക്കാം. സ്നേഹം തുളുമ്പുന്ന മാതൃദിനാശംസകൾ അറിയിച്ചുകൊണ്ട് മാതൃദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കാം. ഉണർന്നെഴുന്നേൽക്കുമ്പോൾ മക്കൾ അറിയിക്കുന്ന ഹൃദയസ്പർശിയായ ആശംസകളും സന്ദേശങ്ങളും അമ്മയുടെ മനം നിറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിലുള്ള ചില സന്ദേശങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. എന്നെക്കാൾ എന്നെ അറിയുന്ന എന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ. ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള, അർപ്പണബോധമുള്ള, ക്ഷമയുള്ള അമ്മയ്ക്ക് മാതൃദിനാശംസകൾ! സത്യസന്ധത, സ്നേഹം, ഔദാര്യം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം; എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് അമ്മ മാത്രം. എനിക്ക് ദൈവത്തെ കാണാൻ കഴിഞ്ഞു, എന്റെ അമ്മയിൽ. ഒരു അമ്മയാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ല, കാരണം നിങ്ങൾ അത് വളരെ എളുപ്പമാക്കി. പകരംവയ്ക്കാൻ ആരുമില്ലാത്ത സ്നേഹത്തിന്റെ നിറകുടമായ എന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ. ആചരിക്കാൻ ദിനങ്ങൾ ധാരാളം, പക്ഷെ അമ്മയെ ആദരിക്കാൻ ഒരു ദിവസമല്ല ഒരു മനുഷ്യായുസ്സുതന്നെ മതിയാകില്ല. ഒരു നല്ല സ്ത്രീയാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അമ്മയാകുക എന്നത് അതിലും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നിങ്ങൾ ഒരു അത്ഭുതകരമായ സ്ത്രീയും അതിലും മികച്ച അമ്മയുമാണ്! മാതൃദിനാശംസകൾ! എന്നെ കാണും മുൻപേ, എന്നെ കേൾക്കും മുൻപേ, എന്നെ അറിയും മുൻപേ, എന്നെ സ്നേഹിച്ച, എന്റെ അമ്മയോട് എന്നും സ്നേഹം. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ എനിക്ക് തന്നതിന് നന്ദി: നിങ്ങളുടെ സമയം, നിങ്ങളുടെ കരുതൽ, നിങ്ങളുടെ സ്നേഹം. മാതൃദിനാശംസകൾ അമ്മയെക്കാളുപരി എന്റെ ഏറ്റവും നല്ല സുഹൃത്തായ അമ്മയ്ക്ക് സ്നേഹാശംസകൾ. ഞാൻ എന്റെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പ്രകടിപ്പിക്കാൻ ഒരു ഭാഷയിലും മതിയായ വാക്കുകൾ ഇല്ല. അമ്മേ, നിങ്ങളുടെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ സ്നേഹനിധിയായ അമ്മയ്ക്ക് മാതൃദിനാശംസകൾ. ഒരു സ്ത്രീ, അമ്മ, ഒരു നല്ല വ്യക്തി എന്നതിന്റെ ഒരു മികച്ച മാതൃക കാണിച്ചുതന്ന എന്റെ അമ്മയ്ക്ക് ഒരായിരം നന്ദി. സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ. ഈ ലോകത്ത് എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, കാരണം എന്തുതന്നെയായാലും, തളരുമ്പോൾ താങ്ങാകുവാനും വിഷമിക്കുമ്പോൾ ആശ്വാസമേകാനും എന്റെ അമ്മ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരിക്കുമെന്ന് അറിയാം. എന്റെ ജീവതാളമായ അമ്മയെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. മാതൃദിനാശംസകൾ. അമ്മമാർ മക്കളുടെ കൈകൾ അൽപ്പനേരത്തേയ്ക്ക് പിടിക്കുന്നു, പക്ഷേ അവരുടെ ഹൃദയം എന്നെന്നേക്കുമായി. എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിനും എന്നിലെ ഏറ്റവും മികച്ചത് എപ്പോഴും കാണുന്നതിനും നന്ദി. മാതൃദിനാശംസകൾ അമ്മേ! അമ്മ എന്റെ അരികിലില്ലാതെ ഓരോ ദിവസവും ഞാൻ എങ്ങനെ കടന്നുപോകുമെന്ന് എനിക്കറിയില്ല. എന്നെ പിന്തുണയ്ക്കുന്ന അമ്മയായതിന് നന്ദി, എന്റെ മക്കൾക്ക് നല്ല മുത്തശ്ശി. ഞങ്ങൾ എല്ലാവരും അമ്മയെ വളരെയധികം സ്നേഹിക്കുന്നു! മാതൃദിനാശംസകൾ. ഈ പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ ഒരു പോരാളിയില്ല.എന്റെ സ്നേഹനിധിയായ അമ്മയ്ക്ക് മാതൃദിനാശംസകൾ. കൊച്ചുകുട്ടികളുടെ ഹൃദയത്തിൽ ദൈവത്തിനുള്ള പേരാണ് അമ്മ. ഒരു കുഞ്ഞ് പറയാത്തത് അമ്മ മനസിലാക്കുന്നു. വളർന്നപ്പോൾ ഞാൻ എന്റെ അമ്മയെ പൂർണ്ണമായും തിരിച്ചറിയുന്നു. എങ്കിലും ഞാനെന്നും അമ്മയുടെ കുഞ്ഞാണ്. എന്നും ഇപ്പോഴും സ്നേഹത്തോടെ സ്നേഹമെന്നാൽ അമ്മയാണ്… അമ്മയെന്റെ ദൈവമാണ്… അമ്മയുടെ കൈകളിലെ സുരക്ഷിതത്തെക്കാൾ വലുതായി മറ്റൊന്നുമില്ല. നിങ്ങളുടെ അമ്മയ്ക്കും മാതൃതുല്യരായ മറ്റു വ്യക്തികൾക്കും ഈ വരുന്ന മാതൃദിനത്തിൽ ആശംസകൾ അറിയിക്കാൻ മറക്കില്ലല്ലോ? അമ്മയുമായി പിണങ്ങിയിരിക്കുകയാണെങ്കിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമയച്ചുകൊണ്ട് കൂട്ടുകൂടാം. മധുരതരമായ ഈ സന്ദേശങ്ങൾ അമ്മയുടെ ഹൃദയത്തെ സ്നേഹത്താലും കൃതജ്ഞതായാലും വാനോളമുയർത്തുമെന്ന് ഉറപ്പാണ്.
ഒരു പ്രധാന വസ്ത്ര കയറ്റുമതിക്കാരനെന്ന നിലയിൽ, ചൈന നമ്മളെക്കാൾ 100 ബില്യൺ ഡോളർ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നു, അത് അതിന്റെ ഇറക്കുമതിയേക്കാൾ വളരെ കൂടുതലാണ്. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ ചൈനയുടെ സാമ്പത്തിക ഘടനയുടെ പരിവർത്തനത്തോടെ, വസ്ത്ര വ്യവസായം ക്രമേണ പക്വത പ്രാപിച്ചു, ഉൽപ്പന്ന വിഭാഗങ്ങൾ ക്രമേണ സമ്പന്നമായി, ചൈനയുടെ വസ്ത്ര ഇറക്കുമതിയും കയറ്റുമതി മിച്ചവും ക്രമേണ കുറയുന്നു. 2014 മുതൽ 2019 വരെ ചൈനയുടെ വസ്ത്ര കയറ്റുമതി തോത് ക്രമേണ കുറയുന്നു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2018 ൽ, ചൈനയുടെ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കയറ്റുമതി മൂല്യം US $ 157.812 ബില്യൺ ആയിരുന്നു (അനുബന്ധ മാസത്തിലെ ശരാശരി ഡോളർ-റെൻമിൻബി എക്സ്ചേഞ്ച് നിരക്കിൽ നിന്ന് പരിവർത്തനം ചെയ്തു), പ്രതിവർഷം 0.68% കുറഞ്ഞു. 2019 ജനുവരി മുതൽ മേയ് വരെ, ചൈനയുടെ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കയറ്റുമതി മൂല്യം 51.429 ബില്യൺ ഡോളറായിരുന്നു, വർഷം തോറും 7.28% കുറഞ്ഞു. 2014 മുതൽ 2019 വരെ ചൈനയുടെ വസ്ത്ര ഇറക്കുമതി അതിവേഗം വളർന്നു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2018 ൽ, ചൈനീസ് വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇറക്കുമതി മൂല്യം 8.261 ബില്യൺ യുഎസ് ഡോളറായിരുന്നു, വർഷം 14.80 ശതമാനം വർദ്ധിച്ചു. 2019 ജനുവരി മുതൽ ഏപ്രിൽ വരെ, ചൈനീസ് വസ്ത്രങ്ങളുടെയും ആക്‌സസറികളുടെയും ഇറക്കുമതി മൂല്യം 2.715 ബില്യൺ ഡോളറായിരുന്നു, ഇത് വർഷം തോറും 11.41% ഉയർന്നു. ചൈനയുടെ വസ്ത്ര വ്യവസായം പ്രധാനമായും യൂറോപ്യൻ യൂണിയൻ, യുഎസ്, ആസിയാൻ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2018 ൽ ചൈനയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള വസ്ത്ര കയറ്റുമതി 33.334 ബില്യൺ യുഎസ് ഡോളറിലെത്തി, യുഎസും ജപ്പാനും യഥാക്രമം 32.153 ബില്യൺ യുഎസ് ഡോളറും 15.539 ബില്യൺ യുഎസ് ഡോളറുമായി. സമീപ വർഷങ്ങളിലെ പ്രവണതയിൽ നിന്ന്, അമേരിക്കയിലേക്കും ജപ്പാനിലേക്കുമുള്ള ചൈനയുടെ വസ്ത്ര കയറ്റുമതി വളർച്ച പുനരാരംഭിച്ചു, അതേസമയം യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി കുറഞ്ഞു, ചില രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതി “ഒരു ബെൽറ്റും ഒരു റോഡും” ലൈനിൽ ആസ്വദിച്ചു ഒരു നല്ല വളർച്ച. 2018 ൽ ചൈനയുടെ കയറ്റുമതി വിയറ്റ്നാമിലേക്കും മ്യാൻമാറിലേക്കും 40 ശതമാനത്തിലധികം വർദ്ധിച്ചു, അതേസമയം റഷ്യ, ഹോങ്കോംഗ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 11.17 ശതമാനം, 4.38 ശതമാനം, 0.79 ശതമാനം കുറഞ്ഞു. കയറ്റുമതി ഉൽപന്നങ്ങളുടെ വീക്ഷണകോണിൽ, പ്രതീക്ഷിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2018 ൽ ചൈന കയറ്റുമതി ചെയ്ത 255 തരം വസ്ത്രങ്ങളിൽ, മികച്ച 10 ഉൽപ്പന്നങ്ങളുടെ മൊത്തം കയറ്റുമതി മൂല്യം 48.2 ബില്യൺ യുഎസ് ഡോളറിലധികം ആയിരുന്നു, ഇത് മൊത്തം കയറ്റുമതിയുടെ 30% ആണ് മൂല്യം. അവയിൽ, "കെമിക്കൽ ഫൈബർ നെയ്ത ക്രോച്ചറ്റ് പുൾഓവർ, കാർഡിഗൻസ്, വെസ്റ്റ് മുതലായവ." ഏറ്റവുമധികം കയറ്റുമതി ചെയ്ത ഉൽപ്പന്നമാണ്, ഈ ഉൽപ്പന്നത്തിന്റെ കയറ്റുമതി മൂല്യം 2018 ആയപ്പോഴേക്കും 10.270 ബില്യൺ യുഎസ് ഡോളറിലെത്തി.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്. പ്രവർത്തനരേഖകൾ എല്ലാ പൊതുരേഖകളുംContent model change logUser merge logഅപ്‌ലോഡ് രേഖആഗോള അംഗത്വം നിയന്ത്രിക്കുന്നതിന്റെ പ്രവർത്തനരേഖആഗോള അവകാശ പ്രവർത്തന രേഖആഗോള തടയലിന്റെ പ്രവർത്തനരേഖആഗോള പുനർനാമകരണ രേഖഇറക്കുമതി പ്രവർത്തനരേഖഉപയോക്തൃ അവകാശ രേഖഉപയോക്തൃ പുനർനാമകരണ രേഖഉപയോക്തൃ സൃഷ്ടിയുടെ രേഖകൂട്ടസന്ദേശ രേഖകൃതജ്ഞതാരേഖടാഗ് കൈകാര്യ രേഖടാഗ് രേഖതടയൽ രേഖതലക്കെട്ട് മാറ്റങ്ങളുടെ രേഖതാളുകൾ സം‌യോജിപ്പിച്ചതിന്റെ രേഖകൾതാൾ സൃഷ്ടിയുടെ രേഖദുരുപയോഗ അരിപ്പയുടെ ഉപയോഗ രേഖമായ്ക്കൽ രേഖമീഡിയ സമയമനുസരിച്ച് കൈകാര്യം ചെയ്യാനുള്ളയുപകരണത്തിന്റെ രേഖകൾറോന്തുചുറ്റൽ പ്രവർത്തനരേഖസംരക്ഷണ പ്രവർത്തനരേഖ നടപ്പിലാക്കിയയാൾ: ലക്ഷ്യം (തലക്കെട്ട് അല്ലെങ്കിൽ ഉപയോക്താവിനെ തിരയാനുള്ള ഉപയോക്താവ്:ഉപയോക്തൃനാമം) : തുടങ്ങേണ്ട തീയതി (അതിന് മുമ്പുള്ളവയും): അനുബന്ധങ്ങളുടെ അരിപ്പ: 2017 സ്രോതസ്സ് തിരുത്ത്discussiontools (hidden tag)discussiontools-added-comment (hidden tag)discussiontools-source-enhanced (hidden tag)Manual revertMassMessage deliveryNew topicNot proofreadPAWS [2.1]ProblematicProofreadReplyRevertedSourceSWViewer [1.3]SWViewer [1.4]ValidatedVisualwikieditor (hidden tag)Without textആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്ഇമോജികണ്ടുതിരുത്തൽ സൗകര്യംകണ്ടുതിരുത്തൽ സൗകര്യം:മാറിയത്തിരസ്ക്കരിക്കൽതിരിച്ചുവിടലിന്റെ ലക്ഷ്യം മാറിതിരിച്ചുവിടൽ ഒഴിവാക്കിപുതിയ തിരിച്ചുവിടൽപ്രമാണകയറ്റുമതിഉപകരണം നടത്തിയ തിരുത്തലുകൾമാറ്റിച്ചേർക്കൽമൊബൈൽ ആപിലെ തിരുത്ത്മൊബൈൽ വെബിലെ തിരുത്ത്മൊബൈൽ സൈറ്റ്റോൾബാക്ക്വിപുലീകൃത മൊബൈൽ തിരുത്ത്ശൂന്യമാക്കൽ മറ്റ് രേഖകൾ പ്രദർശിപ്പിക്കുക: കൃതജ്ഞതാരേഖ റോന്തുചുറ്റൽ പ്രവർത്തനരേഖ റ്റാഗ് രേഖ ഉപയോക്തൃ സൃഷ്ടിയുടെ രേഖ പ്രദർശിപ്പിക്കുക 17:11, 16 ജൂലൈ 2022 സംവാദം:രാമായണം എന്ന താൾ Sugeesh സംവാദം സംഭാവനകൾ സൃഷ്ടിച്ചു ('സുന്ദരകാണ്ഡം മുതൽ ടൈപ്പ് ചെയ്ത് ചേർക്കാൻ ബാക്കിയുണ്ടല്ലൊ! എങ്ങനെ ചെയ്യും?--~~~~' താൾ സൃഷ്ടിച്ചിരിക്കുന്നു) 14:09, 8 ജനുവരി 2014 Sugeesh സംവാദം സംഭാവനകൾ പ്രമാണം:WS(M) DC 4.jpg അപ്‌ലോഡ് ചെയ്തു (WikiSource Malayalam Digitizing Contest Poster) 13:49, 8 ജനുവരി 2014 Sugeesh സംവാദം സംഭാവനകൾ പ്രമാണം:WS(M) DC 3.jpg അപ്‌ലോഡ് ചെയ്തു (WikiSource Malayalam Digitizing Contest Poster) 13:26, 8 ജനുവരി 2014 Sugeesh സംവാദം സംഭാവനകൾ പ്രമാണം:WS(M) DC 2.jpg.jpg അപ്‌ലോഡ് ചെയ്തു (WikiSource Malayalam Digitizing Contest Poster) 11:50, 8 ജനുവരി 2014 Sugeesh സംവാദം സംഭാവനകൾ പ്രമാണം:WS(M) DC 1.jpg അപ്‌ലോഡ് ചെയ്തു (WikiSource Malayalam Digitizing Contest Banner) 20:27, 13 ജനുവരി 2008 Sugeesh സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് ഗണപതിപ്റാതല് എന്ന താൾ ഗണപതിപ്രാതല്‍ എന്നാക്കി മാറ്റിയിരിക്കുന്നു (പ്രാതല്‍ ആണ്‌ വേണ്ടത്) 20:25, 13 ജനുവരി 2008 Sugeesh സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സൌഭദ്രികകഥ എന്ന താൾ സൗഭദ്രികകഥ എന്നാക്കി മാറ്റിയിരിക്കുന്നു ("സൗ" മതി) 20:24, 13 ജനുവരി 2008 Sugeesh സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് പൌണ്ഡ്രകവധം എന്ന താൾ പൗണ്ഡ്രകവധം എന്നാക്കി മാറ്റിയിരിക്കുന്നു ("പൗ"ആണ്‌ ശരി) 20:21, 13 ജനുവരി 2008 Sugeesh സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് കംസസല്‍ഗതി എന്ന താൾ കംസസദ്‍ഗതി എന്നാക്കി മാറ്റിയിരിക്കുന്നു ("ല്‍" അല്ല "ദ്" ആണ്‌ വേണ്ടത്) 20:20, 13 ജനുവരി 2008 Sugeesh സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് കല്യാണസൌഗന്ധികം എന്ന താൾ കല്യാണസൗഗന്ധികം എന്നാക്കി മാറ്റിയിരിക്കുന്നു ("സൗ" ആണ്‌ ശരി) 20:18, 13 ജനുവരി 2008 Sugeesh സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് ബാല്യവും കൌമാരവും എന്ന താൾ ബാല്യവും കൗമാരവും എന്നാക്കി മാറ്റിയിരിക്കുന്നു (കൗ ആണ്‌ ശരി)
പ്രപഞ്ചം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ആധുനികശാസ്ത്രപഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ സ്ഥിതസത്തയെ അന്വേഷിക്കുന്നത് ഒട്ടും യുക്തിപൂര്‍വ്വമല്ല. Image Full Width Image Caption 1927ലെ സ്ലോവെ കോണ്‍ഫറന്‍സ് ഓണ്‍ ക്വാണ്ടംമെക്കാനിക്‌സില്‍ പങ്കെടുത്തവര്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, മാക്‌സ്പ്ലാങ്ക്, മേരി ക്യൂറി, നീല്‍സ് ബോര്‍, വെര്‍ണര്‍ ഹീസണ്‍ബര്‍ഗ് തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍. / Photo: Robert Sullivan, flickr Text Formatted ലോകത്തെ വ്യാഖ്യാനിക്കുക മാത്രമല്ല, മാറ്റിത്തീര്‍ക്കുകയും വേണമെന്ന് കാള്‍ മാര്‍ക്സ് എഴുതുന്നുണ്ടല്ലോ? പ്രയോഗങ്ങളും പ്രവര്‍ത്തനങ്ങളും മാറ്റിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്. നിരീക്ഷിക്കുന്ന വസ്തുവിനെ, നിരീക്ഷിതവ്യവസ്ഥയെ, പ്രകൃതിയെ മാറ്റുന്നതിലൂടെയാണ് ദ്രവ്യത്തിന്റെ ഗുണധര്‍മങ്ങള്‍ നമുക്കു മനസ്സിലാകുന്നത്. വസ്തുവിനെ നിരീക്ഷിക്കാനുള്ള ശ്രമം തന്നെ വസ്തുവിനെ ചലിപ്പിക്കുന്നുവെന്ന്, വസ്തുവിനെ മാറ്റുന്നുവെന്ന് ക്വാണ്ടം ഭൗതികം തിരിച്ചറിയുന്നുണ്ട്. ഈ മാറ്റമാണ് ജ്ഞാനത്തിലേക്കു നയിക്കുന്നത്. ശാസ്ത്രജ്ഞാനം ചലനത്തിന്റെ, മാറ്റത്തിന്റെ കൂടപിറപ്പാണ്. മാറുന്നതിനെയാണ് അറിയുന്നത്. മാറിയ രൂപത്തിലാണ് അറിയുന്നത്. മാറാത്തതിനെ അറിയാന്‍ കഴിയുന്നില്ല. വര്‍ത്തമാനയാഥാര്‍ത്ഥ്യത്തെ അതേരൂപത്തില്‍ വര്‍ത്തമാനനിമിഷത്തില്‍ പോലും അറിയുന്നില്ല. എന്താണ് ഭൗതികയാഥാര്‍ത്ഥ്യം? സൈദ്ധാന്തികമായി ഭൗതികയാഥാര്‍ത്ഥ്യത്തെ നിര്‍വ്വചിക്കാനുള്ള ശ്രമം ശാസ്ത്രജ്ഞന്മാര്‍ ആദ്യമായി നടത്തുന്നത് ഐന്‍സ്റ്റൈന്റെ നേതൃത്വത്തില്‍ എഴുതപ്പെട്ട ഒരു ശാസ്ത്രപ്രബന്ധത്തിലാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനോടൊപ്പം ബോറിസ് പൊഡോള്‍സ്‌കി, നാഥന്‍ റോസ്സണ്‍ എന്നീ ശാസ്ത്രജ്ഞന്മാരുമുണ്ടായിരുന്നു. ക്വാണ്ടം ഭൗതികത്തെ കുറിച്ച് പല പ്രമുഖ ശാസ്ത്രജ്ഞന്മാരുമായി ഐന്‍സ്റ്റൈന്‍ പുലര്‍ത്തിയ വിയോജിപ്പുകളായിരുന്നു പുതിയൊരു ചിന്താപരീക്ഷണത്തിലേക്കും പ്രബന്ധത്തിലേക്കും അദ്ദേഹത്തെ നയിച്ചത്. ക്വാണ്ടം ഭൗതികം ഒരു അപൂര്‍ണസിദ്ധാന്തമാണെന്ന് അദ്ദേഹം കരുതി. ബോറിസ് പൊഡോള്‍സ്‌കി ""ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ക്വാണ്ടം ബലതന്ത്ര വിശദീകരണങ്ങള്‍ പൂര്‍ണ്ണമാണോ?''എന്ന ശീര്‍ഷകത്തിലുളള പ്രബന്ധം ഭൗതികയാഥാര്‍ത്ഥ്യത്തേയും ഭൗതികസിദ്ധാന്തത്തിന്റെ പൂര്‍ണ്ണതയേയും നിര്‍വ്വചിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഈ നിര്‍വ്വചനങ്ങള്‍ ഇങ്ങനെയാണ്. (1) ഭൗതികവ്യവസ്ഥയെ ഒട്ടും തന്നെ അലോസരപ്പെടുത്താതെ ഒരു ഭൗതികരാശിയുടെ മൂല്യം നിശിതമായ നിശ്ചിതത്വത്തോടെ (പൂര്‍ണ്ണമായ സംഭാവ്യതയോടെ) നിര്‍ണ്ണയിക്കാനാകുമെങ്കില്‍ അത് ഭൗതികയാഥാര്‍ഥ്യത്തിന്റെ ഒരു മൂലകത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. (2) ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഓരോ മൂലകത്തിനും അതിനെ സംബന്ധിച്ച ഭൗതികശാസ്ത്രസിദ്ധാന്തത്തില്‍ ഒരു പൂരകഭാഗ(counter part)മുണ്ടെങ്കില്‍ ആ സിദ്ധാന്തം പൂര്‍ണമാണെന്നു കരുതാവുന്നതാണ്. ക്ലാസിക്കല്‍ ഭൗതികവ്യവസ്ഥകളില്‍ സൃഷ്ടിക്കപ്പെടുന്ന അലോസരങ്ങള്‍ ഗണനീയമാകാതിരിക്കുമ്പോള്‍ ക്വാണ്ടം വ്യവസ്ഥകളില്‍ സമാനമായ അലോസരങ്ങള്‍ വലിയ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുന്നത് ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ നിര്‍വ്വചനത്തില്‍ തന്നെ, ആദ്യ ഖണ്ഡികയില്‍ നാം സൂചിപ്പിച്ച പ്രയോഗത്തിന്റേയും ചലനത്തിന്റേയും മാറ്റത്തിന്റേയും പ്രശ്നം നിഷേധിക്കപ്പെടുന്നുണ്ട്. ഭൗതികവ്യവസ്ഥയെ അലോസരപ്പെടുത്താതെ പ്രയോഗങ്ങളും അളവുപ്രക്രിയകളും അസാധ്യമാണ്. ഭൗതികവ്യവസ്ഥയുടെ നിരീക്ഷണവും അളവുപ്രക്രിയകളും ആ വ്യവസ്ഥക്ക് അലോസരങ്ങളേല്‍പ്പിക്കുന്നുവെന്ന് നീല്‍സ് ബോര്‍ പറയുന്നുണ്ട്. ക്ലാസിക്കല്‍ ഭൗതികവ്യവസ്ഥകളില്‍ സൃഷ്ടിക്കപ്പെടുന്ന അലോസരങ്ങള്‍ ഗണനീയമാകാതിരിക്കുമ്പോള്‍ ക്വാണ്ടം വ്യവസ്ഥകളില്‍ സമാനമായ അലോസരങ്ങള്‍ വലിയ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. ഇവിടെ, ഐന്‍സ്റ്റൈന്‍ നല്‍കുന്നത് വളരെ ആദര്‍ശാത്മകമായ ഒരു നിര്‍വ്വചനമായി മാറുന്നു. ക്വാണ്ടം ഭൗതികത്തോടുള്ള ഐന്‍സ്റ്റൈന്റെ വിയോജിപ്പുകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതിന്, അലോസരപ്പെടുത്താതെ (Without disturbing)എന്നതിനു പകരം സ്വാധീനിക്കാതെ (Without influencing) എന്നു തിരുത്തണമെന്നും ബോര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡേവിഡ് ബോം ഐന്‍സ്റ്റൈന്‍ നല്‍കിയ ചിന്താപരീക്ഷണത്തെ ഡേവിഡ് ബോം (David Bohm) എന്ന ശാസ്ത്രജ്ഞന്‍ പരിഷ്‌ക്കരിച്ച് അവതരിപ്പിച്ച രൂപത്തില്‍ ഇവിടെ പറയാം. എതിര്‍ദിശകളില്‍ ഭ്രമണ (spin)മുള്ള രണ്ട് ഇലക്ട്രോണുകളുടെ ഒരു വ്യവസ്ഥയെ നാം പരിഗണിക്കുന്നു. ഇത്തരത്തിലുളള ദ്വി ഇലക്​ട്രോണ്‍ വ്യവസ്ഥകളെ സൃഷ്ടിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. ഓരോ ഇലക്ട്രോണി ന്റേയും ഭ്രമണം എത്രയാണെന്ന് നിശ്ചിതത്വത്തോടെ പറയാന്‍ കഴിയില്ലെങ്കിലും, Z ദിശയെ ആസ്പദമാക്കി ഇവയുടെ മൊത്തം ഭ്രമണഫലം പൂജ്യമാണ്. പരസ്പരപ്രതിപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നവിധത്തില്‍ ഈ ഇലക്​ട്രോണുകളെ അകറ്റുകയും വളരെ ദൂരത്തില്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു കണിക (ഇലക്​ട്രോണ്‍-1) ഭൂമിയിലും അടുത്തത് (ഇലക്​ട്രോണ്‍-2) ചന്ദ്രനിലും ആണെന്ന് കരുതുക. നിശ്ചിതസമയത്ത്, ഒന്നാമത്തെ ഇലക്​ട്രോണിന്റെ Z അക്ഷത്തെ ആസ്പദമാക്കിയുളള ഭ്രമണത്തിന്റെ മൂല്യം അളന്നാല്‍ രണ്ടാമത്തെ കണത്തിന്റെ ഭ്രമണമൂല്യവും പറയാന്‍ കഴിയും. മൊത്തം ഭ്രമണഫലം പൂജ്യമാണല്ലോ? അതായത്, ഒന്നാമത്തെ ഇലക്​ട്രോണില്‍ നിന്ന്​ വളരെ അകലെയുളള രണ്ടാമത്തെ ഇലക്​ട്രോണിന്റെ ഭ്രമണമൂല്യം അതിനെ അലോസരപ്പെടുത്താതെ തന്നെ നിശ്ചിതത്വത്തോടെ പ്രവചിക്കാന്‍ കഴിയും. ഐന്‍സ്‌റ്റൈന്റെ നിലപാട് ഇതായിരുന്നു. ഭ്രമണ (spin) മെന്ന ഭൗതികരാശിക്ക് ഭൗതികയാഥാര്‍ത്ഥ്യത്തില്‍ സ്ഥാനമുണ്ടെന്നു സിദ്ധിക്കുന്നു. അത് കൃത്യമായി അളന്നെടുക്കാന്‍ കഴിയുന്നതുമാണ്. ഒരു വിദൂരപ്രവര്‍ത്തനം നിലനില്‍ക്കുന്നില്ലെങ്കില്‍, ക്വാണ്ടം ബലതന്ത്രം ഭൗതികയാഥാര്‍ത്ഥ്യത്തെ പൂര്‍ണമായി പ്രതിനിധീകരിക്കുന്ന സിദ്ധാന്തമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരുമെന്നാണ് ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാണിച്ചത് എന്നാല്‍, ഏതൊരു മാനകപ്രക്രിയയും അലോസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ സമീപനത്തിന് ഇത് സ്വീകാര്യമായിരിക്കില്ല. ഇലക്ട്രോണുകള്‍ ഏകവ്യവസ്ഥയായിരിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രതിപ്രവര്‍ത്തനങ്ങള്‍ അവയെ വേര്‍പെടുത്തിക്കഴിഞ്ഞാല്‍ നിലനില്‍ക്കുന്നില്ലെന്നു വേണം കരുതാന്‍. ഒരു സന്ദേശത്തിനും പ്രകാശത്തേക്കാള്‍ കൂടുതല്‍ പ്രവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്തതുകൊണ്ട് ഒരു ഇലക്​ട്രോണിന്റെ ഭ്രമണം നിശ്ചയിക്കുന്ന അതേസമയത്തു തന്നെ അടുത്ത ഇലക്​ട്രോണില്‍ ഭ്രമണമൂല്യം അളക്കുന്നുവെന്ന സന്ദേശം എത്തിച്ചേരാന്‍ സാധ്യതയില്ല. ഇലക്​ട്രോണ്‍-1 ന്റെ ഭ്രമണം മനസ്സിലാക്കുന്നതിനായി തെരഞ്ഞെടുത്ത ഭ്രമണാക്ഷത്തെക്കുറിച്ചുളള ധാരണ ഇലക്ട്രോണ്‍-2 ന് ലഭിക്കുന്നുമില്ല. ഇലക്​ട്രോണ്‍-2 ന്റെ ഭ്രമണമൂല്യം കൃത്യമായി ലഭിക്കുന്നുണ്ടെങ്കില്‍, ക്വാണ്ടം ഭൗതികസിദ്ധാന്തപ്രകാരം പ്രേതസദൃശമായ ഒരു വിദൂരപ്രവര്‍ത്തനം ഇലക്​ട്രോണുകള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കരുതേണ്ടിവരും. ഈ വിദൂരപ്രവര്‍ത്തനത്തിലൂടെ ഇലക്​ട്രോണ്‍-1 ന്റെ ഭ്രമണമൂല്യം അളക്കുന്ന സമയത്തുതന്നെ രണ്ടാമത്തെ ഇലക്​ട്രോണില്‍ സന്ദേശം എത്തിച്ചേരുകയും അതിന്റെ ഭ്രമണമൂല്യം ഇതനുസരിച്ച് നിശ്ചയിക്കപ്പെടുകയും ചെയ്യുന്നതായി പറയേണ്ടി വരും. നാം ഗ്രഹിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന യഥാതഥവാദപരമായ നിലപാടിനു വിരുദ്ധമാണിത്. ഒരു വിദൂരപ്രവര്‍ത്തനം നിലനില്‍ക്കുന്നില്ലെങ്കില്‍, ക്വാണ്ടം ബലതന്ത്രം ഭൗതികയാഥാര്‍ത്ഥ്യത്തെ പൂര്‍ണമായി പ്രതിനിധീകരിക്കുന്ന സിദ്ധാന്തമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരുമെന്നാണ് ഐന്‍സ്റ്റൈന്‍ ചൂണ്ടിക്കാണിച്ചത്. പ്രേതസദൃശമായ വിദൂരപ്രവര്‍ത്തനമാകട്ടെ, നിത്യപരിചയത്തിനു വിരുദ്ധവും അതിഭൗതികമായ ഭാരം പേറുന്നതുമാണ്. ജോണ്‍ ബെല്‍ ഐന്‍സ്റ്റൈന്‍-പൊഡോള്‍സ്‌കി-റോസ്സണ്‍ ചിന്താപരീക്ഷണത്തെ പരീക്ഷണശാലയിലെ ഒരു പരീക്ഷണമായി മാറ്റുന്നതിനുള്ള വഴികള്‍ തെളിഞ്ഞത് ജോണ്‍ ബെല്‍ എന്ന ശാസ്ത്രജ്ഞന്റെ ഇടപെടലുകളിലൂടെയാണ്. ഇ.പി.ആര്‍. ചിന്താപരീക്ഷണത്തെ പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു അസമത (Inequality) രൂപപ്പെടുത്തുകയാണ് ജോണ്‍ ബെല്‍ ചെയ്തത്. ഇ.പി.ആര്‍.പരീക്ഷണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കണികകളുടെ സ്വഭാവമോ അവയില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങളോ തന്റെ സൈദ്ധാന്തിക നിഗമനങ്ങളിലെത്തുന്നതിന് ബെല്‍ പരിഗണിക്കുന്നില്ല. മറിച്ച്, വേര്‍തിരിക്കപ്പെട്ട കണികകളില്‍ ഒരേസമയംതന്നെ നടത്തുന്ന മാനകപരീക്ഷണ (Measurement experiments)ങ്ങളില്‍ പരിഗണിക്കേണ്ടുന്ന പരസ്പര ബന്ധങ്ങളുടെ സൈദ്ധാന്തിക അതിര്‍ത്തികള്‍ നിര്‍വ്വചിക്കുകയും എല്ലാ മാനകപ്രക്രിയകളേയും നയിക്കുന്ന ഒരു വിചിന്തനശാസ്ത്രനിയമം രൂപപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത്. ഇതിലേക്ക് മൂന്ന് അടിസ്ഥാന സങ്കല്പനങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നു. എല്ലാ ക്വാണ്ടം കണികകളും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഭൗതികഗുണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഏതെങ്കിലും സന്ദേശം പ്രകാശവേഗത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നില്ല. ക്വാണ്ടം ബലതന്ത്രം വിചിന്തനശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ അംഗീകരിക്കുന്നുണ്ട്. ഒന്നാമത്തെ സങ്കല്പനം ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളളതാണ്. ഇത് നിരീക്ഷകന് പുറത്തുളള വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം എന്ന സങ്കല്പനത്തെ അംഗീകരിക്കുന്നു. നിരീക്ഷകന്റെ ബോധത്തിനു പുറത്തു സ്വതന്ത്രമായി നിലനില്ക്കുന്ന ബാഹ്യലോകത്തെ കുറിച്ചാണ് ഇതുപറയുന്നത്. ഒരു കണികയിലെ ഭൗതികസ്വാധീനങ്ങള്‍ സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട അടുത്ത കണികയില്‍ അതേസമയംതന്നെ അനുഭവപ്പെടുന്നില്ലെന്നതാണ് രണ്ടാമത്തെ സങ്കല്പനം. ഐന്‍സ്റ്റൈന്റെ സവിശേഷ ആപേക്ഷികസിദ്ധാന്തം നല്‍കുന്ന നിര്‍ദ്ദേശമാണിത്. ഇവയോടൊപ്പം വിചിന്തനശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ കൂടി സ്വീകരിച്ചുകൊണ്ട്, ഇരു കണികകളുടേയും ഒരേസമയത്തെ മാനകപരീക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളിലെ സാധ്യമാകുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ നിശിതമായ അതിരുകള്‍ ഒരു ഗണിതശാസ്ത്ര അസമതയിലൂടെ ജോണ്‍ബെല്‍ പ്രസ്താവിച്ചു. പരമമായ ശാസ്ത്രനേട്ടങ്ങളിലൊന്നായി ജോണ്‍ ബെല്ലിന്റെ അസമതയെ ഹെന്‍ട്രി സ്റ്റാപ്പ് വിശേഷിപ്പിക്കുന്നു. അലയ്ന്‍ ആസ്​പെക്​റ്റിന്റെ പരീക്ഷണം ക്വാണ്ടം ഭൗതികത്തെ സാധൂകരിച്ചതിലൂടെ ഐന്‍സ്റ്റൈന്‍ സ്വീകരിച്ച ശുദ്ധയഥാതഥവാദം പരാജയപ്പെട്ടുവെന്നു പറയാം. മനുഷ്യബോധത്തിനു പുറത്തു സ്വതന്ത്രമായി നില്‍ക്കുന്ന വസ്തുനിഷ്ഠപ്രകൃതിയെ കുറിച്ചുള്ള ലെനിന്റെ സങ്കല്‍പ്പനത്തേയും ഇതുപിന്തുണയ്ക്കുന്നില്ല. അലയ്ന്‍ ആസ്​പെക്​റ്റ്​ നടത്തിയ ഒരു പരീക്ഷണം ജോണ്‍ബെല്ലിന്റെ അസമതകളെ പരിശോധനക്കു വിധേയമാക്കുകയുണ്ടായി. ആസ്​പെക്ടിന്റെ പരീക്ഷണം ക്വാണ്ടം കണികകളെ സംബന്ധിച്ചിടത്തോളം ഈ അസമതകള്‍ അസാധുവാണെന്നു വ്യക്തമായി തെളിയിച്ചു. ഈ അസമതകള്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിപ്രവര്‍ത്തനം സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട ക്വാണ്ടം കണികകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന നിഗമനത്തിലാണ് ആസ്​പെക്​റ്റ് എത്തിച്ചേരുന്നത്. പ്രപഞ്ചം അതിന്റെ സാകല്യത്തില്‍ തദ്ദേശീയമല്ലാത്ത പ്രഭാവങ്ങളെ പ്രകടിപ്പിക്കുന്നു. അതായത്, ജോണ്‍ ബെല്‍ സ്വീകരിച്ച സങ്കല്പനങ്ങളില്‍ ഒരെണ്ണമെങ്കിലും സ്വീകാര്യമല്ലെന്നു വരുന്നു. ഇവയില്‍ ഏതെങ്കിലും ഒരു സങ്കല്പനത്തെ ഉപേക്ഷിക്കേണ്ടിവരികയാണെങ്കില്‍, പഴയ ഈഥര്‍ സിദ്ധാന്തത്തിലേക്കു തിരിച്ചുപോകേണ്ടി വന്നാല്‍പോലും, സവിശേഷ ആപേക്ഷിക സിദ്ധാന്തത്തിന്റെ നിര്‍ദ്ദേശമായിരിക്കും താന്‍ ഉപേക്ഷിക്കുകയെന്നും, ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ സംരക്ഷിക്കുകയെന്നത് ഭൗതികശാസ്ത്രജ്ഞന്റെ കടമയാണെന്നും പോള്‍ ഡേവിസുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തില്‍ ജോണ്‍ബെല്‍ പറയുന്നുണ്ട്. അലയ്ന്‍ ആസ്​പെക്​റ്റ് മനുഷ്യബോധത്തിനു പുറത്തുനില്ക്കുന്ന ഭൗതികപ്രപഞ്ചമെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ ഉപേക്ഷിച്ചുകൊണ്ട് ഭൗതികശാസ്ത്രജ്ഞന്മാര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന കാര്യത്തിലാണ് ജോണ്‍ബെല്‍ ഊന്നിയത്. എന്നാല്‍, ക്വാണ്ടം ബലതന്ത്രത്തിലെ പ്രാദേശികമല്ലാത്തപ്രഭാവങ്ങളും വിദൂര, പരസ്പരാശ്രിതത്വങ്ങളും സന്ദേശപ്രേക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാവുന്നതിനാല്‍, സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന് ഇത് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അലയ്ന്‍ ആസ്​പെക്​റ്റിന്റെ പരീക്ഷണം ക്വാണ്ടം ഭൗതികത്തെ സാധൂകരിച്ചതിലൂടെ ഐന്‍സ്റ്റൈന്‍ സ്വീകരിച്ച ശുദ്ധയഥാതഥവാദം പരാജയപ്പെട്ടുവെന്നു പറയാം. മനുഷ്യബോധത്തിനു പുറത്തു സ്വതന്ത്രമായി നില്‍ക്കുന്ന വസ്തുനിഷ്ഠപ്രകൃതിയെ കുറിച്ചുള്ള ലെനിന്റെ സങ്കല്‍പ്പനത്തേയും ഇതു പിന്തുണയ്ക്കുന്നില്ല. ശുദ്ധയഥാതഥവാദവും വസ്തുനിഷ്ഠതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളും ഭൗതികശാസ്ത്രത്തിനുള്ളില്‍ നിന്നു തന്നെ വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭമാണിത്. നമ്മുടെ ബോധത്തിനു പുറത്ത് സ്വതന്ത്രമായി നില്‍ക്കുന്ന ലോകത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ കൊണ്ട് ജ്ഞാനശാസ്ത്രത്തെ വ്യാഖ്യാനിക്കുന്ന ശ്രമങ്ങളെ ഇത് നിരുത്സാഹത്തിലാക്കുന്നു. ജ്ഞാനാര്‍ജ്ജനപ്രക്രിയയില്‍ വസ്തുനിഷ്ഠതയുടെയും ആത്മിനിഷ്ഠതയുടെയും ഘടകങ്ങള്‍ ഇടപെടുന്നുണ്ട്. ഭൗതികയാഥാര്‍ത്ഥ്യവും അതിനെ കുറിച്ചുള്ള ജ്ഞാനവും വ്യത്യസ്ത സംവര്‍ഗങ്ങളെന്ന നിലക്ക് കാണേണ്ടതുണ്ടെന്ന ബാദിയുവിന്റെ സമീപനത്തിന് പ്രസക്തിയുണ്ടാകുന്നു. നാം ആര്‍ജ്ജിക്കുന്ന ജ്ഞാനം ഭൗതികയാഥാര്‍ത്ഥ്യത്തെ കേവലമായി പ്രതിനിധീകരിക്കുന്നില്ല. വസ്തുനിഷ്ഠത കേവലവസ്തുനിഷ്ഠതയല്ല. ലെനിനെ പോലുള്ള മാര്‍ക്സിസ്റ്റുകള്‍ ജ്ഞാനത്തെ ചരിത്രപരമായി സോപാധികമായി കണ്ടതിന്നപ്പുറത്ത് അതിനെ ജ്ഞാനശാസ്ത്രപരമായും സോപാധികമായി കാണേണ്ടതുണ്ട്. എല്ലാറ്റിനേയും ഏതോ ഏകത്തിലേക്കു ചുരുക്കുകയും ഞെരുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്ന ദര്‍ശനം മുതലാളിത്തത്തിന്റെ ഏകധ്രുവലോകം പോലെ, മതഭ്രാന്തന്മാരുടെ ഏകമതം പോലെ കേവലമായ ഏകസത്യത്തെ തേടുന്നു. ഐന്‍സ്റ്റൈനും കൂട്ടരും നിര്‍ദ്ദേശിച്ച ചിന്താപരീക്ഷണം അവരുടെ ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം ഋണാത്മകഫലമാണ് സൃഷ്ടിച്ചതെങ്കിലും വിദൂരതയിലുള്ള കണങ്ങളുടെ സംഘടിതാവസ്ഥ (entangled state)വയെ മനസ്സിലാക്കുന്നതിനു സഹായകമായി തീര്‍ന്നു. ഇത് ആകര്‍ഷകമായ പല സാങ്കേതികവിദ്യാപ്രയോഗങ്ങളിലേക്കും നയിക്കുന്നതാണ്. ഗൂഢസന്ദേശവിനിമയവിദ്യ (cryptography)യിലും കമ്പ്യൂട്ടിങ്ങിലും ഇത് പ്രയോഗക്ഷമമാകുന്നു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ എന്ന ഒരു പുതിയ മേഖല തന്നെ തുറക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിലെ പ്രതിസന്ധികള്‍ തന്നെ നൂതനസരണികള്‍ തുറന്നു തരുന്നതാണ് നാം കാണുന്നത്. ശാസ്ത്രത്തിന്റെ ചിരവികസ്വരക്ഷമതയെ മനസ്സിലാക്കാന്‍ കഴിയുന്ന സന്ദര്‍ഭമായി ഇതുമാറിത്തീരുന്നു. ഹിലാരി പുട്നാം ഭൗതികശാസ്ത്രം ഒരു മഹാഏകീകൃതസിദ്ധാന്തത്തേയും സാര്‍വ്വത്രികസിദ്ധാന്ത (Theory of Everything)ത്തേയും രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ശാസ്ത്രജ്ഞന്മാര്‍ നമ്മോടു പറയാന്‍ തുടങ്ങിയിട്ടു കുറേ നാളുകളായി. അതിനു ശേഷം ഭൗതികശാസ്ത്രത്തിന്റെ അന്ത്യമാണെന്നും പ്രവചിക്കപ്പെട്ടു. ഇത്തരം സമീപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനം വിമര്‍ശിക്കപ്പെടേണ്ടതാണ്. പ്രപഞ്ചം ഏകാത്മകമാണെന്നു പറയുന്ന ഒരു വീക്ഷണമാണത്. പ്രശസ്ത ശാസ്ത്രദാര്‍ശനികനായ ഹിലാരി പുട്നാം ഇതിനെ കുറിച്ചു ശ്രദ്ധേയമായ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ശാസ്ത്രം ശരിയായ ഒരു ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങുമെന്ന, കൃത്യമായ ഏകസിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തെ വിശദീകരിക്കുന്നതിനു ശാസ്ത്രത്തിനു കഴിയുമെന്ന വിശ്വാസം നാം എന്തിനു പുലര്‍ത്തണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ വാദം ശാസ്ത്രത്തിന്റെ കേവല സംപ്രത്യയവല്‍ക്കരണമാണ്. ഇത് വരട്ടുതത്ത്വവാദമാണ്. ജ്ഞാനം നാം ആവശ്യപ്പെടുന്ന ഒരൊറ്റ ബൃഹദ്ചിത്രത്തിലേക്കു ചുരുങ്ങി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന ആശയം വരട്ടുതത്ത്വവാദപരമാണ്. പ്രപഞ്ചം നമ്മുടെമേല്‍ ഒരു ഏകഭാഷയെ അടിച്ചേല്‍പ്പിക്കുന്നില്ല. അത് ഒരു ഏകസിദ്ധാന്തത്തേയും അടിച്ചേല്‍പ്പിക്കുന്നില്ല. ഹിലാരി പുട്നാം പറയുന്നു "നമ്മുടെ മനസ്സിനു പുറത്ത് ഒരു നിശ്ചിതഗണം വസ്തുക്കളുണ്ടായിരിക്കുക, അവയ്ക്കിടയില്‍ ഒരു നിശ്ചിതബന്ധമുണ്ടായിരിക്കുക, മനസ്സില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന ഈ വസ്തുക്കളുടെ കേവലയാഥാര്‍ത്ഥ്യങ്ങളെ ഭാഷയിലെ വാക്കുകളും വാക്യങ്ങളും ഉപയോഗിച്ച് നമുക്ക് ആവിഷ്‌ക്കരിക്കാന്‍ കഴിയുക, ഈ ബന്ധങ്ങളെ കുറിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങള്‍ ഏകീകൃതമാണെന്നു പറയുക - ഈ ചിത്രം അതിവാദമാണെന്നും ധൈഷണികമല്ലെന്നും തോന്നുന്നുണ്ടെങ്കില്‍ ലോകത്തിന്റെ കേവലമായ സംപ്രത്യയവല്‍ക്കരണം ബുദ്ധിപരമല്ലെന്നു ചൊല്ലി തള്ളിക്കളയണം.' ​​​​​​​കേവലസത്യത്തേയോ അതീതത്തെയോ കുറിച്ചുള്ള വിശ്വാസങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്, അതിനു ദൈവമെന്നോ ബ്രഹ്മമെന്നോ എന്തു പേരിട്ടു വിളിച്ചാലും. സ്ഥിതവും കേവലവും മാറ്റമില്ലാത്തതുമായ സത്യത്തെ കുറിച്ചുള്ള ആ ദര്‍ശനം പ്രപഞ്ചത്തെ ഉണ്മയായി കാണുന്നു ആധുനിക ഭൗതികശാസ്ത്രം തന്നെ ബഹുപ്രപഞ്ചങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. മാതൃസിദ്ധാന്തം അനേകം പ്രപഞ്ചങ്ങളുടെ സാധ്യതകളെ കുറിച്ചുള്ള സിദ്ധാന്തീകരണങ്ങളിലേക്കു പോലും കടക്കുന്നു. ലോകം ബഹുലതകളുടേതാണെന്ന്, അവയ്ക്കിടയിലെ പരസ്പരസഹവര്‍ത്തിത്വത്തിന്റേയും പരസ്പരബഹുമാനത്തിന്റേയുമാണെന്ന് വെളിപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, എല്ലാറ്റിനേയും ഏതോ ഏകത്തിലേക്കു ചുരുക്കുകയും ഞെരുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്ന ദര്‍ശനം മുതലാളിത്തത്തിന്റെ ഏകധ്രുവലോകം പോലെ, മതഭ്രാന്തന്മാരുടെ ഏകമതം പോലെ കേവലമായ ഏകസത്യത്തെ തേടുന്നു. അതിഭൗതികത്തോടൊപ്പമാണ് ഭൗതികവും നടക്കുന്നതെന്നു തീര്‍ച്ച! തിരിച്ചും പറയാം. ഈ അതിഭൗതികം എല്ലാറ്റിനേയും ഒന്നിലേക്ക് അമര്‍ത്തിയൊതുക്കുന്ന ഏകത്വവാദമല്ല. ശൂന്യതയില്‍ നിന്നും എമ്പാടും വിടര്‍ന്നു പെരുകുന്ന ബഹുലതകളാണ്. കേവലസത്യത്തേയോ അതീതത്തെയോ കുറിച്ചുള്ള വിശ്വാസങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്, അതിനു ദൈവമെന്നോ ബ്രഹ്മമെന്നോ എന്തു പേരിട്ടു വിളിച്ചാലും. സ്ഥിതവും കേവലവും മാറ്റമില്ലാത്തതുമായ സത്യത്തെ കുറിച്ചുള്ള ആ ദര്‍ശനം പ്രപഞ്ചത്തെ ഉണ്മയായി കാണുന്നു. സ്ഥിതവും കേവലവുമായ സത്യപ്രപഞ്ചം എന്ന ഉണ്മയെ വിട്ട് പ്രപഞ്ചയാഥാര്‍ത്ഥ്യത്തെ ഒരു ആയിത്തീരലായി കാണുന്നതാണ് ഉചിതം. പ്രപഞ്ചം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ആധുനികശാസ്ത്രപഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ സ്ഥിതസത്തയെ അന്വേഷിക്കുന്നത് ഒട്ടും യുക്തിപൂര്‍വ്വമല്ല. ലോകം സ്ഥിതസ്വത്വങ്ങളുടെ വ്യവസ്ഥയല്ല, അത് ആയിത്തീരലിന്റെ പ്രക്രിയയിലുള്ള ഒരു അതിസ്ഥിതവ്യവസ്ഥയാണ്. അനിശ്ചിതമാണ് പ്രപഞ്ചം. അനിശ്ചിതമായ പ്രപഞ്ചത്തെ കുറിച്ചുള്ള ജ്ഞാനവും അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതാണ്. ശാസ്ത്രജ്ഞാനത്തിന്റെ സന്ദേഹാത്മകതയുടേയും നവീകരണക്ഷമതയുടേയും കാരണവും മറ്റൊന്നല്ല. കേവലമായതിന്റെ നിരാസമാണ് പ്രപഞ്ചത്തിന്റെ ലക്ഷണം. ▮ (അവസാനിച്ചു) വി. വിജയകുമാർ പാലക്കാട് ഗവ. വിക്‌ടോറിയ കോളേജില്‍ ഭൗതികശാസ്ത്രം വിഭാഗത്തില്‍ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനിക പ്രശ്‌നങ്ങള്‍, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദര്‍ശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങള്‍, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
കോട്ടയം: രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കുവാൻ സ്വതന്ത്ര്യത്തിന്റെ 75ാം ജൂബിലി ആഘോഷവേളയിൽ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ്.എം.പി. , പാർട്ടി വൈസ് ചെയർമാൻ കെ.എഫ് വർഗീസ്, ജയിസൺ ജോസഫ്, വി.ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻ കുമാർ , ജോർജുകുട്ടി മാപ്ലശേരി, ചെറിയാൻ ചാക്കോ , അജിത്ത് മുതിരമല , ശശിധരൻ നായർ ശരണ്യ, പി.സി. മാത്യു, മൈക്കിൾ ജയിംസ്, പ്രസാദ് ഉരുളികുന്നം, മറിയാമ്മ ജോസഫ്, തങ്കമ്മ വർഗ്ഗീസ്, കുഞ്ഞുമോൻ ഒഴുകയിൽ, ജയിംസ് ചടനക്കുഴി, എ.എസ്.സൈമൺ, ജെ.സി. തറയിൽ, സാബു പീടികേക്കൽ , ജോയി സി. കാപ്പൻ, സെബാസ്റ്റ്യൻ കോച്ചേരി, ദീപു തേക്കുംകാട്ടിൽ, കുര്യൻ പി കുര്യൻ, സി വി തോമസുകുട്ടി, ജോസഫ് ബോനിഭസ്, സിറിൽ ജോസഫ് , ആൻസ് വർഗ്ഗീസ്, ലാൻസി ചെരുന്തോട്ടം,ടോമി നരിക്കുഴി, കുര്യൻ വട്ടമല തുടങ്ങിയവർ പെങ്കടുത്തു.
ലഹരി തർക്കം; തലശേരിയിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം തലശേരി: ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ച സിപിഎം നേതാക്കൾ കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം പാലിക്കുന്നതിൽ വ്യാപക വിമർശനം. ... കണ്ണൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബേറ് കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ... കാലവര്‍ഷം രൂക്ഷം: കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി കാലവര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ... ക​ണ്ണൂ​രി​ല്‍ സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി : ഒരാൾ അറസ്റ്റിൽ ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി. കൊ​ള​വ​ല്ലൂ​ർ ന​രി​ക്കോ​ട് മ​ല​യി​ൽ താ​മ​സി​ക്കു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 30 ... കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബും കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. തലശേരി എരഞ്ഞോളി മലോല്‍ മടപ്പുരയ്ക്ക് സമീപത്തെ പറമ്പിലാണ് മൂന്ന് ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് ... കണ്ണൂരിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണം ; പ്രധാന പ്രതി കീഴടങ്ങി കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു.നേരത്തെ ബോംബേറിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ... കണ്ണൂരിലെ ബോംബ് സ്ഫോടനം; മരിച്ചയാളും കൊന്നയാളും സിപിഎം പ്രവർത്തകരെന്ന് മേയർ കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍. ബോംബേറ് നടത്തുന്നതിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയതായും ... കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബോക്രമണം: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക് കണ്ണൂർ: കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ... ക​ണ്ണൂ​രി​ൽ 18 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​വും 15 കു​പ്പി ബി​യ​റും പി​ടി​കൂ​ടി ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​ല്‍​പ്പ​ന​യ്ക്ക് ശ്ര​മി​ച്ച 18 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​വും 15 കു​പ്പി ബി​യ​റും എക്സൈസ് സംഘം പി​ടി​കൂ​ടി. സം​ഭ​വവുമായി ബന്ധപ്പെട്ട് കൂ​ത്തു​പ​റ​മ്പ് ചെ​ണ്ട​യാ​ട് സ്വ​ദേ​ശി ... മലപ്പുറത്തിന് പിന്നാലെ കണ്ണൂരിലും പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കണ്ണൂർ കുറ്റേരി സ്വദേശിയായ പെൺകുട്ടിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ... കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : 200 കി​ലോ ക​ഞ്ചാ​വ് പിടിച്ചെടുത്തു ക​ണ്ണൂ​ര്‍: കൂ​ട്ടു​പു​ഴ​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. കൂട്ടുപുഴ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്ത് നി​ന്നും 200 കി​ലോ ക​ഞ്ചാ​വാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്. ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ചെ​ക്ക് പോ​സ്റ്റി​ന് ... കണ്ണൂർ ജില്ല ട്രഷറിയിൽ വി​ജി​ല​ൻ​സ്​ റെയ്ഡ് : സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ് നടത്തിയ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പി​ടി​കൂ​ടി ക​ണ്ണൂ​ർ: ജി​ല്ല ട്ര​ഷ​റി​യി​ൽ വി​ജി​ല​ൻ​സ് റെയ്ഡ്.​ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് വിജിലൻസ്​ പി​ടി​കൂ​ടി. സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ത്തി​​ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​ നി​തി​ൻ​രാ​ജാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ​യും ... സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം; അപകടം കണ്ണൂരിൽ കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം. സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറിന്‍റെയും ... സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തില്‍ ഉഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി; സംഭവം ക​ണ്ണൂ​രി​ല്‍ ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ സ്കൂ​ളി​നു​ള്ളി​ല്‍ നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. ആറളം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്കൂ​ള്‍ ശു​ചീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ര​ണ്ടു നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ... കണ്ണൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന ക്രൂരസംഭവം; പിതാവ് ഷിജു അറസ്റ്റില്‍ തലശേരി: കണ്ണൂരിൽ മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരി മകളെയും അദ്ധ്യാപികയായ ഭാര്യയെയും പുഴയില്‍ തള്ളിയിട്ട സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. സംഭവത്തിന് ശേഷം രക്ഷപ്പെട്ട കുട്ടിയുടെ പിതാവ് കെ.പി ... കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവം; പ്രതി പിടിയില്‍, പിടിയിലായത് അസം സ്വദേശി മഹിബുള്‍ ഹക്ക് കണ്ണൂര്‍: കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് പോലീസിന്റെ പിടിയിലായത്. വാരം എളയാവൂരില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന പി ... കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ​ഗുരുതരാവസ്ഥയിൽ ​ആശുപത്രിയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഒമ്പത് മാസം മാത്രം പ്രായമുള്ള ധ്യാൻദേവ് ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ കുടിയാന്മലയിലാണ് നാടിനെ നടുക്കിയ സംഭവം. എരുവേശി മുയിപ്രയിലെ ... വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ച സംഭവം; കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കണ്ണൂരിലും കേസ് കണ്ണൂര്‍: വ്യാജലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റര്‍ ചെയ്തു. രജൗരി ജില്ലക്കാരായ കശ്മീര്‍ സിങ്, പ്രദീപ് സിങ്, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെ ... ദൃശ്യം മോഡല്‍ കൊല വീണ്ടും; കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി, ബംഗാള്‍ സ്വദേശി അറസ്റ്റില്‍ കണ്ണൂര്‍: ഇരിക്കൂറില്‍ ദൃശ്യം മോഡല്‍ കൊല. ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി പരേഷ്നാഥ് മണ്ഡല്‍ ... കണ്ണൂർ ജില്ലാ ഭരണകൂടത്തിന് തിരിച്ചടി; സേവാഭാരതിക്കെതിരായ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി കൊച്ചി: സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് കൗൺസിലറുടെയും പരാതിയെ തുടർന്നായിരുന്നു ... Page 1 of 11 1 2 … 11 Next Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
രാമന്‍ ചോദിച്ചു: മഹര്‍ഷേ, എങ്ങനെയാണ് ശുദ്ധമായ ജാഗ്രദവസ്ഥ ഉണ്ടാകുന്നത്? യാതൊരുവിധത്തിലുള്ള കാരണമോ ഉദ്ദേശമോ ഇല്ലാതെ എങ്ങനെയാണ് ജീവികള്‍ ഇങ്ങനെയൊരു തലത്തില്‍ നിലകൊള്ളുന്നത്? വസിഷ്ഠന്‍ പറഞ്ഞു: രാമാ, കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ആത്യന്തികമായി ശുദ്ധജാഗ്രദ് അവസ്ഥ എന്നത് ശരിക്കും ‘ഉള്ള’തല്ല. അതുപോലെയാണ് ഈ സൃഷ്ടികളും. അവയൊന്നും ഭവിക്കുന്നവയല്ല. വാസ്തവത്തില്‍ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല; യാതൊന്നും നശിപ്പിക്കപ്പെടുന്നുമില്ല. രാമന്‍ വീണ്ടും ചോദിച്ചു: ആരാണ് മനസ്സും, ദേഹവും എല്ലാം ഉണ്ടാക്കുന്നത്? ആരാണ് ഈ ജീവികളെയെല്ലാം സൗഹൃദം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായ കെട്ടുപാടുകള്‍ കൊണ്ട് ഭ്രമിപ്പിച്ചു ബന്ധിച്ചു നിര്‍ത്തുന്നത്? വസിഷ്ഠന്‍ പറഞ്ഞു: “രാമാ, ആരും ഈ ദേഹങ്ങളെ ഒരു കാലത്തും സൃഷ്ടിക്കുന്നില്ല. ആരുമതിനാല്‍ ഭ്രമിച്ചുകൊണ്ടിരിക്കുന്നുമില്ല.” ബോധം അനാദിയാണ്. ശാശ്വതമാണ്. അതുതന്നെയാണ് വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളായി നിലകൊള്ളുന്നത്. ബോധബാഹ്യമായി ഒന്നുമില്ല; അങ്ങനെ തോന്നിക്കുന്നു എന്ന് മാത്രം. വിത്തില്‍ നിന്നും മുളയെന്നപോലെ ഈ ‘കെട്ടുകാഴ്ച’പോലും ബോധത്തിലാണ് ഉണ്ടാവുന്നത്. വെണ്ണക്കല്ലില്‍ ശില്‍പമെന്നപോലെ വിശ്വം ബോധത്തില്‍ നിലകൊള്ളുന്നു. ബോധം അകത്തും പുറത്തും എല്ലാടവും സ്ഥിതിചെയ്യുന്നു. പൂവിന്റെ സുഗന്ധം എങ്ങും പരക്കുന്നതുപോലെ സമയദൂരങ്ങളിലൂടെ ലോകമായി വികസ്വരമാവുന്നതും ബോധം തന്നെയാണ്. ‘ഇത്’ തന്നെയാണ് ‘മറ്റേ’ലോകവും. ലോകമുണ്ടാക്കുന്ന മാനസികോപാധികള്‍ക്ക് ഒരവസാനമുണ്ടാവട്ടെ. മറ്റൊരു ലോകമെന്ന പ്രതീതി ഇല്ലാതെയായാല്‍പ്പിന്നെ അത്തരം ഉപാധിധാരണകള്‍ എവിടെനിന്നുണ്ടാവാനാണ്? ആത്മാവ് മാത്രമേ സത്യമായുള്ളൂ. അതില്‍ കാലത്തിന്റെയോ ദേശത്തിന്റെയോ പരിമിതികള്‍ ഇല്ല. അത് നിശ്ശൂന്യവുമല്ല. സത്യം സാക്ഷാത്ക്കരിക്കുന്നത് പരംപൊരുളില്‍ വിലീനനായി ഉറച്ചവനാണ്. അഹംകാരത്തിന്റെ പിടിയില്‍ അമര്‍ന്നവന് ഇത് സാദ്ധ്യമല്ല. സത്യത്തില്‍ ഉറച്ചവന്റെ അവയവങ്ങളാണ് പതിന്നാലു ലോകങ്ങള്‍. അയാളുടെ ദുഷ്ടിയില്‍ സ്വപ്ന –ജാഗ്രദ് അവസ്ഥകള്‍ തമ്മിലുള്ള അന്തരം ഇല്ലാതെയായിരിക്കുന്നു. ലോകമെന്ന കാഴ്ചയെ, ബോധമെന്ന തിരിച്ചറിവില്‍ നോക്കുമ്പോള്‍ അതൊരു സ്വപ്നദൃശ്യം മാത്രമായി അനുഭവപ്പെടുന്നു. അഗ്നിയില്‍ എരിയുന്നതെല്ലാം ഒന്നാകുന്നു (ചാരം). ജ്ഞാനാഗ്നിയില്‍ എല്ലാ അവസ്ഥകളും ലോകമെന്ന കാഴ്ചയും ഒന്നായിത്തീരുന്നു. ബോധം തന്നെയാണ് സ്ഥൂലമായ ഈ പ്രപഞ്ചമായി കാണപ്പെടുന്നത്. ഈ സത്യം ഉണര്‍വ്വായി നിറയുമ്പോള്‍ വസ്തുക്കളുടെ അനസ്തിത്വം വെളിപ്പെടുന്നു. അപ്പോള്‍പ്പിന്നെ വസ്തുക്കളെ സ്വന്തമാക്കാനുള്ള ആശയും ഇല്ലാതെയാകുന്നു. അത് പ്രശാന്തിയെ പ്രദാനം ചെയ്യുന്നു. ആത്മാവിനെ ലോകമെന്നോ നിശ്ശൂന്യമെന്നോ നിര്‍വചനങ്ങള്‍ക്കുള്ളില്‍ ഒതുക്കാതെയിരിക്കുമ്പോള്‍ വസ്തുത യഥാതഥമായി അറിയുന്നു. ആത്മസാക്ഷാത്കാരത്തില്‍ എത്തിയവന്‍ സംസാരമെന്ന സാഗരം തരണം ചെയ്തു കഴിഞ്ഞവനാണ്. അയാളുടെ കര്‍മ്മങ്ങള്‍ക്ക് അവസാനമായിരിക്കുന്നു.
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... സ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ മാർച്ച് 2 മുതൽ February 26 11:48 2022 Print This Article Share it With Friends by asianmetronews 0 Comments കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും. 2022-23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക.
ഹിലാരി വൈറ്റ് എഴുതിയത് നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളുണ്ട്, ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയില്ല, നിങ്ങൾ ഇതുവരെ അറിയാത്ത മറ്റാരെക്കാളും ആഴത്തിലുള്ള ഒരു ബന്ധം പങ്കിടുന്നു. കെട്ടുകഥകളിൽ നിന്നും യക്ഷിക്കഥകളിൽ നിന്നും ജനിച്ച ഒരു ആത്മമിത്രത്തിൽ നിങ്ങൾ വിശ്വസിക്കുന്നുവോ, അല്ലെങ്കിൽ നിങ്ങൾക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ള ആരെങ്കിലും അവിടെ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ, അവരെ കണ്ടെത്തുന്നതിനുള്ള ശരിയായ പാതയിലാണോ നിങ്ങൾ എന്ന് പറയാൻ ചില ആത്മമിത്രങ്ങൾ ഉണ്ട്. . നിങ്ങളെ ശരിക്കും മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്ന ഒരാളെ നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ (ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു), വെറുതെ വിടരുത് – അവർ ജീവിതത്തിൽ ഒരിക്കൽ മാത്രമേ വരൂ! അവൻ നിങ്ങളുടെ ആത്മമിത്രമാണോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? “നിങ്ങൾക്കറിയാം” എന്ന് പറഞ്ഞുകൊണ്ട് ഒരു ടൺ ആളുകൾ ഈ ചോദ്യത്തിന് ഉത്തരം നൽകും. എന്നാൽ നിങ്ങൾക്ക് എങ്ങനെ “അറിയാം”? അവനോടൊപ്പമുള്ളത് എളുപ്പമാണെന്ന് തോന്നുമ്പോൾ നിങ്ങൾക്കറിയാം. അവന്റെ വ്യക്തിത്വ സവിശേഷതകൾ നിങ്ങളുടേതിന് പൂരകമാകുമ്പോൾ നിങ്ങൾക്കറിയാം. അവനെക്കുറിച്ച് ഒന്നും മാറ്റാൻ ശ്രമിക്കാതെ, നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തിനായി നിങ്ങൾ പരസ്പരം അംഗീകരിക്കുമ്പോൾ നിങ്ങൾക്കറിയാം. അവന്റെ സന്തോഷം നിങ്ങളുടേതാണ്, തിരിച്ചും. “ഒരു ആത്മമിത്രം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് കാര്യങ്ങൾ ഇളക്കിമറിക്കുന്ന ഒരാളാണ്, അവൻ നിങ്ങളെ ലോകത്തിന്റെ സാധ്യതകളിലേക്ക് ഉണർത്തുന്നു. അവർ വരുമ്പോൾ നിങ്ങൾക്കത് അനുഭവപ്പെടും. നിങ്ങളെ വേദനിപ്പിക്കുന്ന വ്യക്തി നിങ്ങളുടെ ‘ആത്മമിത്രം’ ആണെന്ന് കരുതി സ്വയം കളിയാക്കരുത്, കാരണം അവർ അങ്ങനെയല്ല. കാലയളവ്, ”ലൈഫ് കോച്ച് മിറ്റ്സി ബോക്ക്മാൻ കൂട്ടിച്ചേർക്കുന്നു. ബന്ധപ്പെട്ടത്: ടിൻഡറിൽ വെച്ച് ഞാൻ എന്റെ സോൾമേറ്റിനെ കണ്ടു (6 ആഴ്ചകൾക്ക് ശേഷം അവനെ വിവാഹം കഴിച്ചു) 24 അടയാളങ്ങൾ അവൻ നിങ്ങളുടെ ആത്മമിത്രമാണ് 1. പരസ്പരം നോക്കി നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് അറിയിക്കാൻ കഴിയും. നിങ്ങൾ ഒരുപക്ഷേ ടെലിപതിയുടെ സൂപ്പർ പവർ അൺലോക്ക് ചെയ്യില്ല, പക്ഷേ നിങ്ങൾക്ക് ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കാം, അവിടെ അവൻ എന്താണ് ചിന്തിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ പറയാൻ കഴിയും. നിങ്ങൾ അവനുമായി പ്രണയത്തിലാകുമ്പോൾ, അവന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. 2. അവരില്ലാതെ എങ്ങനെയിരിക്കുമെന്ന് നിങ്ങൾക്ക് ഓർക്കാൻ പോലും കഴിയില്ല — നിങ്ങൾക്ക് ആഗ്രഹമില്ല! ഒരിക്കൽ നിങ്ങളുടെ ആത്മസുഹൃത്തിനെ കണ്ടുമുട്ടിയാൽ, അവർക്ക് മുമ്പുണ്ടായിരുന്ന ജീവിതത്തിലേക്ക് തിരികെ പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഹേയ്, അവനില്ലാതെ ജീവിക്കുന്നത് എന്താണെന്ന് നിങ്ങൾ ഓർത്തിരിക്കില്ല. 3. എല്ലാ ദിവസവും അവർ നിങ്ങളെ വെല്ലുവിളിക്കുന്നു. ദുശ്ശീലങ്ങളിലേക്ക് വഴുതി വീഴാൻ ആത്മമിത്രങ്ങൾ നിങ്ങളെ അനുവദിക്കുന്നില്ല. നിങ്ങൾക്ക് ആകാൻ കഴിയുന്ന ഏറ്റവും മികച്ച വ്യക്തിയാകാൻ നിങ്ങളെ വെല്ലുവിളിക്കാൻ അവർ അവിടെയുണ്ട്. നിങ്ങൾ വിജയിക്കുകയും അതിശയകരമായ ജീവിതം നയിക്കുകയും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു, കാരണം അവർ നിങ്ങളെ വളരെയധികം ശ്രദ്ധിക്കുന്നു. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് വിജയിക്കാൻ ആഗ്രഹിക്കുന്നതിനാൽ നിങ്ങൾ അവർക്കുവേണ്ടിയും അത് ചെയ്യും. 4. നിങ്ങൾ ഭ്രാന്തനായിരിക്കുമ്പോൾ നിങ്ങളെ ശാന്തരാക്കാനും നിങ്ങളുടെ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കാനും അല്ലെങ്കിൽ നിങ്ങളെ സന്തോഷിപ്പിക്കാനും എന്തുചെയ്യണമെന്ന് അവർക്ക് കൃത്യമായി അറിയാം. സാഹചര്യം എന്തായാലും നിങ്ങളെ സുഖപ്പെടുത്താൻ എന്തുചെയ്യണമെന്ന് കൃത്യമായി അറിയാമെങ്കിൽ അവൻ നിങ്ങളുടെ ആത്മമിത്രമാണ്. നിങ്ങൾ ഭ്രാന്തനാണെങ്കിൽ, നിങ്ങളുടെ മനസ്സിനെ എങ്ങനെ ശാന്തമാക്കണമെന്ന് അവനറിയാം. നിങ്ങൾ ദുഃഖിതനാണെങ്കിൽ, നിങ്ങളെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് അവനറിയാം. നിങ്ങൾ സമ്മർദത്തിലാണെങ്കിൽ, നിങ്ങളെ വിശ്രമിക്കുന്നതെന്താണെന്ന് അവനറിയാം. ശ്രദ്ധിച്ചുകൊണ്ട് അവൻ നിങ്ങളെക്കുറിച്ച് എല്ലാം അറിയുന്നു, സഹായിക്കാൻ എപ്പോഴും ഉണ്ടായിരിക്കും. 5. നിങ്ങളുടെ ചർമ്മത്തിന് താഴെയാകാൻ എന്തുചെയ്യണമെന്ന് അവർക്ക് കൃത്യമായി അറിയാം… കൂടാതെ അവർ ആ കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കുന്നു. വലിയ ശക്തിയോടെ വലിയ ഉത്തരവാദിത്തം വരുന്നു, അല്ലേ? ശരി, നിങ്ങളെ ഇക്കിളിപ്പെടുത്തുന്ന എല്ലാ ചെറിയ കാര്യങ്ങളും അറിയാനുള്ള ശക്തി നിങ്ങളുടെ ആത്മമിത്രത്തിനുണ്ട്. എന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. സിങ്കിൽ ധാരാളം വിഭവങ്ങൾ ഉള്ളത് നിങ്ങൾ വെറുക്കുന്നുവെന്ന് അവനറിയാമെങ്കിൽ, അവൻ അവ കഴുകും. ഒരു പ്രത്യേക ഗാനം നിങ്ങളെ ഭ്രാന്തനാക്കുന്നുവെന്ന് അവനറിയാമെങ്കിൽ, നിങ്ങൾ അത് ഒരിക്കലും കേൾക്കില്ലെന്ന് ഉറപ്പാക്കാൻ അവൻ തന്റെ വഴിക്ക് പോകും. ശരിക്കും ചെറിയ കാര്യങ്ങളാണ് ഏറ്റവും പ്രധാനം. 6. വർഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞിട്ടും, നിങ്ങൾക്ക് ഇപ്പോഴും മികച്ച രസതന്ത്രമുണ്ട്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ബന്ധം മന്ദബുദ്ധിയോ മടുപ്പിക്കുകയോ ചെയ്യുമെന്ന് പലരും നിങ്ങളോട് പറയും. എന്നാൽ നിങ്ങളുടെ ആത്മമിത്രത്തിന്റെ കാര്യം അങ്ങനെയല്ല. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന രസതന്ത്രം നിങ്ങൾക്കുണ്ട്. നിങ്ങൾ പ്രായമാകുമ്പോഴും നിങ്ങൾക്ക് എപ്പോഴും പരസ്പരം ചൂടുകൾ ഉണ്ടാകും. ഫോട്ടോ: വെക്റ്റർഫ്യൂഷൻ ആർട്ട് / ഷട്ടർസ്റ്റോക്ക് 7. അവരുടെ സാന്നിധ്യത്തിൽ നിങ്ങൾ പൂർണ്ണമായും സുഖകരമാണ്. അവൻ സമീപത്തുള്ളപ്പോൾ നിങ്ങൾക്ക് ആശ്വാസമാണ്. വാസ്തവത്തിൽ, നിങ്ങൾക്ക് പരസ്പരം പൂർണ്ണ നിശബ്ദതയിൽ ഇരിക്കാനും അതിൽ പൂർണ്ണമായും സംതൃപ്തരായിരിക്കാനും കഴിയും. നിങ്ങൾ രണ്ടുപേരും തമ്മിലുള്ള നിശബ്ദത നിരന്തരം നിറയ്ക്കേണ്ട ആവശ്യമില്ല; അവരുടെ സാന്നിധ്യം മാത്രമേ നിങ്ങൾക്ക് സമാധാനം നൽകുന്നുള്ളൂ. “സുഖഭോഗം വളരെ പ്രധാനമാണ്, കാരണം ഇതില്ലാതെ നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാനും യഥാർത്ഥ അടുപ്പം കെട്ടിപ്പടുക്കാനും കഴിയും?” ഡേറ്റിംഗ് കോച്ച് റോണി ആൻ റയാൻ ചോദിക്കുന്നു. “സുഖഭോഗവും നിങ്ങളുടെ ആധികാരിക സ്വയം ആയിരിക്കാനുള്ള കഴിവും നിങ്ങളുടെ ആത്മമിത്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്. നിങ്ങൾ യഥാർത്ഥത്തിൽ ആയിരിക്കാൻ കഴിയുന്നില്ലെങ്കിൽ, ബന്ധം സുസ്ഥിരമാകില്ല. അതിനാൽ നിങ്ങൾ അത് കണ്ടെത്തുമ്പോൾ, അത് വളരെ മനോഹരമാണ്.” 8. കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം, നിങ്ങൾ രണ്ടുപേരും നഷ്‌ടമായ എല്ലാ കാര്യങ്ങളും പരസ്പരം മനസ്സിലാക്കാൻ നിങ്ങൾ ഇരുവരും മിനിറ്റിൽ ഒരു മൈൽ സംസാരിക്കുന്നു. നിങ്ങളുടെ ആത്മമിത്രം അകലെയായിരുന്നപ്പോൾ നിങ്ങൾക്ക് സംഭവിച്ചതെല്ലാം പറയാൻ നിങ്ങൾക്ക് ആവേശം തോന്നുന്നു. അവൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കും താൽപ്പര്യമുണ്ട്. ആ പരസ്പര താൽപ്പര്യമാണ് അവൻ നിങ്ങളുടെ ആത്മമിത്രമാണെന്നതിന്റെ വലിയ അടയാളം. നിങ്ങൾക്കും ബോറടിക്കില്ല, വീണ്ടും വിട പറയുന്നതിന് മുമ്പ് കഴിയുന്നിടത്തോളം സംഭാഷണം നീട്ടും. നിങ്ങളുടെ ആത്മസുഹൃത്തിനെ കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു, പ്രത്യേകിച്ചും വളരെക്കാലം പരസ്പരം അകന്നതിന് ശേഷം? നിങ്ങൾ ഒരിക്കലും അറിയാത്ത ആഹ്ലാദത്തിന്റെ ഒരു തലം പോലെയാണ് ഇത്. നിങ്ങളുടെ പങ്കാളിയെ കാണാനുള്ള പ്രതീക്ഷയിൽ നിങ്ങൾ നിറഞ്ഞുനിൽക്കുകയാണ്, ലോകത്തിലെ ഒന്നിനും നിങ്ങളെ ആ ഉയരത്തിൽ നിന്ന് താഴെയിറക്കാൻ കഴിയില്ല. ബന്ധപ്പെട്ടത്: ട്വിൻ ഫ്ലേം Vs. സോൾമേറ്റ് – എന്താണ് വ്യത്യാസം? 9. നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ പരസ്പരം അറിയുന്നതുപോലെ തോന്നുന്നു. നിങ്ങളുടെ ആത്മമിത്രത്തെ നിങ്ങൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, നിങ്ങൾക്ക് ഒരു തൽക്ഷണ ബന്ധമുണ്ട്, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ അവനെ അറിഞ്ഞതായി തോന്നുന്നു. ഒരു മുൻകാല ജീവിതത്തിൽ നിന്ന് നിങ്ങൾ ആരെയെങ്കിലും കണ്ടുമുട്ടുന്നതായി നിങ്ങൾക്ക് തോന്നിയിരിക്കാം. നിങ്ങൾ വളരെ വേഗത്തിൽ നീങ്ങുന്നതായി മറ്റുള്ളവർക്ക് തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് അവനെക്കുറിച്ച് പ്രായോഗികമായി എല്ലാം അറിയാം. “30 വർഷത്തെ വ്യക്തിഗത വികസനത്തിലും നിരവധി വർഷത്തെ വിദ്യാഭ്യാസത്തിലും ഞാൻ മനസ്സിലാക്കി, ഒരു ആത്മമിത്രം നമുക്ക് പഠിക്കാൻ ഒരു പാഠമുള്ള ഒരു വ്യക്തിയാണ്, ആ വ്യക്തിയോട് നമുക്ക് ശക്തമായ ആകർഷണം ഉണ്ടാകും. അത് കാന്തികമായിരിക്കും, നമുക്ക് ആ വ്യക്തിയെ അറിയാമെന്നും അവർ പരിചിതരാണെന്ന് തോന്നും,” റിലേഷൻഷിപ്പ് കോച്ച് ലിസ ഹോക്കിൻസ് അഭിപ്രായപ്പെടുന്നു. 10. നിങ്ങൾ ചില കാര്യങ്ങളിൽ വിയോജിക്കുന്നു, എന്നാൽ അത് പ്രാധാന്യമുള്ളപ്പോൾ എല്ലായ്പ്പോഴും ഒരേ പേജിലായിരിക്കും. ആത്മമിത്രങ്ങൾക്ക് വിയോജിക്കാം. എല്ലാ വിഷയത്തിലും നിങ്ങൾ ഏകകണ്ഠമായിരിക്കണമെന്നില്ല, തർക്കങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ഒരു ആത്മാവാണെന്ന് തോന്നിയാലും, നിങ്ങൾ ഇപ്പോഴും ഭിന്നതകളുള്ള രണ്ട് ആളുകളാണ്. നിങ്ങളുടെ വിശ്വാസങ്ങളും ധാർമ്മികതയും പോലുള്ള വലിയ പ്രശ്‌നങ്ങളോ പ്രധാനപ്പെട്ട കാര്യങ്ങളോ ഉപയോഗിച്ച്, നിങ്ങൾ എളുപ്പത്തിൽ യോജിക്കുന്നു. “പ്രശ്നങ്ങൾ, പ്രക്രിയകൾ, മൊത്തത്തിലുള്ള ബന്ധം എന്നിവയെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് ഒരു ദാർശനിക കരാർ ഉണ്ടാക്കുക,” റിലേഷൻഷിപ്പ് കോച്ച് ടോണി വെയർ നിർദ്ദേശിക്കുന്നു. “നിങ്ങൾ ഇത് എങ്ങനെ ചെയ്യുന്നു, നിങ്ങളുടെ പങ്കാളിയെ നിങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു, നിങ്ങളുടെ പങ്കാളി നിങ്ങളെ പൂർണ്ണമായും മനസ്സിലാക്കുന്നു, നിങ്ങളുടെ പങ്കാളി നിങ്ങളെ മനസ്സിലാക്കുന്നുവെന്ന് നിങ്ങൾക്ക് വ്യക്തമാണ്, ഒപ്പം നിങ്ങൾ അവരെ മനസ്സിലാക്കുന്നുവെന്ന് നിങ്ങളുടെ പങ്കാളി പൂർണ്ണമായും വ്യക്തമാണ്. വെയർ തുടരുന്നു, “ഇത് നിങ്ങളുടെ വിവിധ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും തന്ത്രങ്ങളും സർഗ്ഗാത്മകതയും സമന്വയിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്ക് പരിഹാരം സൃഷ്ടിക്കുകയും നിങ്ങളുടെ ബന്ധം മികച്ചതാക്കാൻ പുതിയ വഴികൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.” 11. അവരുടെ കുടുംബം നിങ്ങളുടെ സ്വന്തം കുടുംബമായി തോന്നുന്നു. നിങ്ങളുടെ പങ്കാളിയുടെ മാതാപിതാക്കളെ അമ്മയെയും അച്ഛനെയും വിളിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കണ്ടെത്തി. നിങ്ങളുടെ രണ്ട് കുടുംബങ്ങളെയും ഒന്നായി നിങ്ങൾ പരിഗണിക്കുന്നതിനാൽ നിങ്ങൾ കുടുംബങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അത് മേലിൽ “നിങ്ങളുടെ അമ്മ” അല്ലെങ്കിൽ “എന്റെ അച്ഛൻ” അല്ല. അവരുടെ ചുറ്റുപാടിൽ നിങ്ങൾ സുഖം പ്രാപിക്കുന്നു, നിങ്ങളുടെ വ്യക്തിത്വത്തിന്റെ ചില വശങ്ങൾ മറച്ചുവെക്കണമെന്ന് തോന്നരുത്. നിങ്ങളുടെ പങ്കാളിയുടെ മാതാപിതാക്കളെ ഇംപ്രസ് ചെയ്യണമെന്ന് നിങ്ങൾക്ക് ഇനി തോന്നില്ല, പകരം അവരുമായി വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ സുഖമായിരിക്കുക. 12. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് മനസ്സിലാകാത്ത ഒരു ബന്ധം നിങ്ങൾക്കുണ്ട്. ആത്മമിത്രങ്ങൾക്ക് പരസ്പരം അനുഭവിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരു പ്രത്യേക ബന്ധമുണ്ട്, സാധാരണയായി ബന്ധത്തിന് പുറത്തുള്ള ആളുകൾക്ക് മനസ്സിലാകാത്ത ഒരു പരിധി വരെ. ആത്മസുഹൃത്തുക്കൾക്ക് പരസ്പരം ശക്തമായ ബന്ധമുണ്ട്, അതിനാലാണ് പലർക്കും പരസ്പരം ആത്മാക്കളെ വായിക്കാൻ കഴിയുന്നതെന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ മറ്റേ പകുതിയിൽ എന്തെങ്കിലും ശരിയല്ലെങ്കിൽ ഒരേ മുറിയിലായിരിക്കാതെ തന്നെ നിങ്ങൾക്ക് പറയാൻ കഴിയും. ഫോട്ടോ: സിവില്ല / ഷട്ടർസ്റ്റോക്ക് 13. നിങ്ങളുടെ പക്കലുള്ളതിൽ നിങ്ങൾ വളരെ സമാധാനത്തിലായതിനാൽ കൂടുതൽ തിരയേണ്ട ആവശ്യം നിങ്ങൾക്ക് തോന്നുന്നില്ല. നിങ്ങൾ നിങ്ങളുടെ ആത്മമിത്രത്തിനൊപ്പമാണെങ്കിൽ, “ഒരാളെ” തിരയുന്നത് തുടരേണ്ട ആവശ്യമില്ല, കാരണം നിങ്ങൾക്ക് അവൻ ഇതിനകം തന്നെ ഉണ്ട്. നിങ്ങളോടൊപ്പമുള്ള വ്യക്തിയേക്കാൾ മികച്ച പൊരുത്തമുള്ള മറ്റാരും ലോകത്ത് ഇല്ലെന്ന് നിങ്ങൾക്ക് തോന്നുന്നു. ചുറ്റുമുള്ള മറ്റ് പുരുഷന്മാരെ നിങ്ങൾ ശ്രദ്ധിക്കുകയോ അവരുടെ ഫ്ലർട്ടിംഗിൽ ഏർപ്പെടുകയോ ചെയ്തേക്കില്ല, കാരണം നിങ്ങൾ അവരെ ശ്രദ്ധിക്കുന്നില്ല. നിങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ആത്മസുഹൃത്താണ്. 14. അവർ ഉപദ്രവിക്കുമ്പോൾ നിങ്ങൾ വേദനിക്കുന്നു; അവർ ചിരിക്കുമ്പോൾ നിങ്ങൾ പുഞ്ചിരിക്കും. ഒരു ആത്മമിത്രം എന്ന ആശയം ഓരോ പങ്കാളിക്കും പകുതി ആത്മാവുണ്ട് എന്നതാണ്; മറ്റേ പകുതിയുമായി വീണ്ടും ഒന്നിക്കുമ്പോൾ, രണ്ട് ഭാഗങ്ങൾ പൂർണ്ണമാവുകയും പൂർണത അനുഭവപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കണ്ടെത്തുമ്പോൾ, അവർക്ക് എന്താണ് തോന്നുന്നതെന്ന് നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. അവർ അസ്വസ്ഥനോ, ഉത്കണ്ഠയോ, ദുഃഖമോ, ഭ്രാന്തനോ ആണെങ്കിൽ, നിങ്ങൾക്കത് അനുഭവപ്പെടും. 15. നിങ്ങൾ പറയുന്ന മിക്കവാറും എല്ലാ കഥകളുടെയും ഭാഗമാണ് അവ. അവൻ നിങ്ങളുടെ ആത്മസുഹൃത്താണെങ്കിൽ, എല്ലാ സമയത്തും അല്ലെങ്കിലും, നിങ്ങൾ അവനെ ഏറ്റവും കൂടുതൽ ആഗ്രഹിക്കും. നിങ്ങൾ ഒരുമിച്ച് കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ, നിങ്ങൾ മറ്റുള്ളവരോട് പറയുന്ന കഥകൾ മിക്കവാറും എപ്പോഴും അവനെ ഉൾക്കൊള്ളുന്നു. അതിനർത്ഥം അവൻ നിങ്ങളുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ് എന്നാണ്. 16. നിങ്ങൾ ചെയ്യുന്ന വിചിത്രവും വിചിത്രവുമായ കാര്യങ്ങൾ മനോഹരമാണെന്ന് അവർ കരുതുന്നു, നിങ്ങൾക്കും അവരോട് അങ്ങനെ തന്നെ തോന്നുന്നു. ക്വിർക്കുകൾ നമ്മെ അദ്വിതീയവും സവിശേഷവുമാക്കുന്നു. അവ വിചിത്രമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽപ്പോലും, ഒരു ആത്മമിത്രം ഈ ഗുണവിശേഷങ്ങൾ വിചിത്രവും വിചിത്രവുമായതിനേക്കാൾ മധുരമായി കണ്ടെത്തും. ഒരു ആത്മമിത്രം നിങ്ങൾക്ക് വിചിത്രമായി തോന്നില്ല, പകരം നിങ്ങളുടെ വൈചിത്ര്യങ്ങൾ അവർക്ക് നിധിപോലെ തോന്നിപ്പിക്കും. 17. അവരെ കൂടാതെയുള്ളതിനേക്കാൾ നിങ്ങൾ അവരോടൊപ്പം മികച്ച വ്യക്തിയാണ്. നിങ്ങളുടെ ആത്മമിത്രം നിങ്ങളിൽ ഏറ്റവും മികച്ചത് പുറത്തെടുക്കും. അവർ ചുറ്റുമുള്ളപ്പോൾ നിങ്ങൾ ആരാണെന്ന് നിങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ ആത്മമിത്രത്തിനും മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കാൻ നിങ്ങളുടെ അനാരോഗ്യകരമായ വഴികൾ നിങ്ങൾ മാറ്റുന്നു. എല്ലാ ദിവസവും വളരാൻ നിങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട്, യഥാർത്ഥ നിങ്ങളെ കണ്ടെത്തുന്നതിന് അവ നിങ്ങളെ സഹായിക്കുന്നു. ബന്ധപ്പെട്ടത്: നിങ്ങളുടെ ദയയുള്ള ആത്മാവുമായി പങ്കിടാനുള്ള 100 മനോഹരമായ സോൾമേറ്റ് പ്രണയ ഉദ്ധരണികൾ 18. അവർ നിങ്ങളെയും നിങ്ങളുടെ സ്വപ്നങ്ങളെയും പിന്തുണയ്ക്കുന്നു – അവർക്ക് അവ പൂർണ്ണമായും മനസ്സിലായില്ലെങ്കിലും. ശക്തമായ ബന്ധങ്ങളിൽ ഇത് വളരെ പ്രധാനമാണ്. നിങ്ങളോടൊപ്പമുള്ള വ്യക്തി നിങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയാലും ഇല്ലെങ്കിലും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങളെ സഹായിക്കണം. നിങ്ങളുടെ സ്വപ്നങ്ങളിൽ എത്തിച്ചേരാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നതിലാണ് ബന്ധങ്ങൾ. ഒരു പങ്കാളിയിൽ ഒരു പിന്തുണാ സംവിധാനം നിർണായകമാണ്. “പിന്തുണയുള്ള ഒരു പങ്കാളിയെ നിങ്ങൾ കണ്ടെത്തുമ്പോൾ, നിങ്ങൾ സ്വർണ്ണം കണ്ടെത്തി. ഇത് തീർച്ചയായും നിങ്ങളുടെ ആത്മാവിനെ കണ്ടുമുട്ടിയതിന്റെ അടയാളമാണ്, ”റോണി റയാൻ പറയുന്നു. “നിങ്ങളുടെ പുറകിലുള്ള ഒരു പങ്കാളിയേക്കാൾ മികച്ചത് മറ്റെന്താണ്? നിങ്ങൾക്ക് ആരെയെങ്കിലും ആശ്രയിക്കാൻ കഴിയുമെന്ന് അറിയുന്നത് മറ്റെന്തിനും കഴിയാത്തതുപോലെ ഒരു അടിത്തറ നൽകുന്നു. പക്ഷേ, റോണി റയാൻ ഉദ്ബോധിപ്പിക്കുന്നു, “നിങ്ങൾ സ്വയം പര്യാപ്തരായിരിക്കണം… നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ ആശ്രയിക്കാൻ കഴിയുന്നത് വളരെ സന്തോഷകരമാണ്. ഇങ്ങനെയാണ് നിങ്ങൾക്ക് സ്വന്തമായി കഴിയുന്നതിനപ്പുറം പോകുന്നത്. 19. നിങ്ങൾ ഒരു ചലനാത്മക ജോഡിയാണ്, തികഞ്ഞ ജോഡിയാണ്, ഒരു യഥാർത്ഥ ടീമാണ്. നിങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ അവൻ നിങ്ങളുടെ ആത്മമിത്രമാണെന്ന് നിങ്ങൾക്കറിയാം. ഒരു പ്രശ്‌നമുണ്ടെങ്കിൽ, അത് ശരിയാക്കാൻ നിങ്ങൾ രണ്ടുപേരും പ്രയത്നവും ബുദ്ധിശക്തിയും ചെലുത്തുന്നു. നിങ്ങൾ പരസ്പരം ബാലൻസ് ചെയ്യുന്നു. ഉദാഹരണത്തിന്, അവൻ സാഹസികനും സ്വയമേവയുള്ളവനുമായിരിക്കാം, നിങ്ങൾ ഒരു ഉറച്ച പ്ലാനർ ആയിരിക്കാം. അവൻ നിങ്ങൾക്ക് പുതിയ അനുഭവങ്ങൾ നൽകുമ്പോൾ നിങ്ങൾ അവനെ നിലനിറുത്തുന്നു. ഫോട്ടോ: ജി-സ്റ്റോക്ക് സ്റ്റുഡിയോ / ഷട്ടർസ്റ്റോക്ക് 20. നിങ്ങൾ അവരാൽ സംരക്ഷിക്കപ്പെടുകയും നിങ്ങളുടെ ബന്ധത്തിൽ സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യുന്നു. അവൻ നിങ്ങളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ അല്ലെങ്കിൽ അവൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതൽ ഊഹിക്കേണ്ടതില്ല. അവൻ നിങ്ങളെ കാണിക്കുകയും അവൻ ആഗ്രഹിക്കുന്നത് നിങ്ങളാണെന്ന് ഉറപ്പിക്കുകയും ചെയ്തു. YourTango-ൽ നിന്നുള്ള അനുബന്ധ കഥകൾ: നിങ്ങളുടെ ആത്മമിത്രം അവനെ സംശയിക്കാൻ നിങ്ങൾക്ക് ഒരു കാരണവും നൽകുന്നില്ല. അവൻ നിങ്ങളോടൊപ്പമുള്ളപ്പോൾ മറ്റെവിടെയെങ്കിലും ആയിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ ഇനി ചിന്തിക്കേണ്ടതില്ല. നിങ്ങളുടെ ബന്ധത്തെ നിങ്ങൾ വിശ്വസിക്കുകയും നിങ്ങളോടുള്ള അവന്റെ സ്നേഹത്തെ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അവന്റെ ചുറ്റും സുരക്ഷിതത്വം തോന്നുന്നു, നിങ്ങളെ സംരക്ഷിക്കാൻ അവൻ എന്തും ചെയ്യുമെന്ന് അറിയുക. ഹേയ്, നിങ്ങൾക്ക് കാടിന്റെ നടുവിലായിരിക്കുകയും സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യാം! 21. നിങ്ങളുടെ ജീവിതത്തിൽ ആദ്യമായി, വീട് ഒരു സ്ഥലമല്ല, ഒരു വ്യക്തിയാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. അവൻ ചുറ്റുമുള്ളപ്പോഴെല്ലാം നിങ്ങൾക്ക് പൂർണ്ണമായ സമാധാനം അനുഭവപ്പെടുകയും അവനില്ലാതെ നഷ്ടപ്പെട്ടതായി അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്. നിങ്ങൾ ഒരുമിച്ച് താമസിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്വന്തം സ്ഥലത്ത് നിങ്ങൾ പഴയതുപോലെ വീട്ടിൽ ആയിരിക്കില്ല. അവൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം സ്ഥലം വിട്ട് അവൻ എവിടെയായിരുന്നാലും നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എവിടെ പോയാലും, നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങൾക്ക് എല്ലായ്പ്പോഴും വീട്ടിൽ തോന്നുന്നു. എന്നിരുന്നാലും, ഹോക്കിൻസ് കൂട്ടിച്ചേർക്കുന്നു, “വീട് എപ്പോഴും നമ്മിൽത്തന്നെ ആയിരിക്കണം. നമുക്ക് സ്വയം സ്‌നേഹവും സ്വീകാര്യതയും ഉള്ളപ്പോൾ, ഈ ബന്ധത്തിൽ എന്ത് സംഭവിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ല എന്നറിയാനുള്ള ഈ സുരക്ഷിതത്വം ഞങ്ങൾക്കുണ്ട്.” അതിനാൽ മറ്റൊരാളെ അകത്തേക്ക് ക്ഷണിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ ഉള്ളിലുള്ള വീട് കണ്ടെത്തുക. 22. ചില വഴികളിൽ, നിങ്ങൾ ഏതാണ്ട് ഒരേ വ്യക്തിയായി മാറിയിരിക്കുന്നു. ഇതിനർത്ഥം നിങ്ങൾ അവനെപ്പോലെയാകാൻ സ്വയം മാറി എന്നല്ല. അതിനർത്ഥം നിങ്ങൾ അവനിൽ നിന്ന് കുറച്ച് വിചിത്രതകളോ വാക്കുകളോ എടുത്തിട്ടുണ്ടെന്നാണ്, തിരിച്ചും. നിങ്ങൾ രണ്ടുപേരും ഒരു ആത്മമിത്ര ബന്ധം പങ്കിടുന്നുവെന്നും ഇത് അർത്ഥമാക്കുന്നു, അത് മറ്റൊരാൾ സങ്കടപ്പെടുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്ന ഒരു അടുത്ത ബന്ധമാണ്, അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് അവർ സ്വയം അറിയുന്നതിന് മുമ്പ് അറിയുക. പരസ്പരം സംസാരിക്കാതെ തന്നെ നിങ്ങൾക്ക് ആശയവിനിമയം നടത്താൻ കഴിഞ്ഞേക്കും. നിങ്ങൾക്ക് ഒരു നോട്ടം പങ്കിടാം, നിങ്ങളുടെ തലയിൽ എന്താണ് പറയുന്നതെന്ന് അവന് കൃത്യമായി അറിയാമായിരുന്നു. 23. നിങ്ങൾ അവർക്ക് ചുറ്റുമുള്ള നിങ്ങളുടെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ വ്യക്തിയാണ്, അവർ രണ്ടിനും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയിൽ നിന്നുള്ള വിധിയെ ഭയപ്പെടാതെ നിങ്ങളുടെ ഏറ്റവും മോശമായ വ്യക്തിയാകാൻ നിങ്ങൾക്ക് കഴിയുന്നത് പ്രധാനമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഏറ്റവും മോശമായ വ്യക്തിയാകാൻ കഴിയും എന്ന വസ്തുത അവനു ചുറ്റും നിങ്ങൾക്ക് എത്രത്തോളം ദുർബലവും സുഖകരവുമാണെന്ന് കാണിക്കുന്നു. “ആരോഗ്യകരമായ ഏതൊരു ബന്ധത്തിനും ഇത് ഉണ്ടായിരിക്കണം. അവർക്ക് ചുറ്റുമുള്ള നമ്മുടെ ഏറ്റവും മികച്ചതും മോശപ്പെട്ടവരുമായിരിക്കാൻ നമുക്ക് കഴിയണം, അവർ ഇപ്പോഴും നമ്മെ സ്നേഹിക്കുന്നവരായി കാണുന്നു, ”ഹോക്കിൻസ് നമ്മെ ഓർമ്മിപ്പിക്കുന്നു. ആഴത്തിലുള്ളതും അർത്ഥവത്തായതുമായ സംഭാഷണങ്ങൾ ഒരുമിച്ച് നടത്താനും വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു. മറ്റെല്ലാവർക്കും വേണ്ടി നിങ്ങൾ ഇട്ടിരിക്കുന്ന മാസ്ക് ഉപേക്ഷിക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങൾക്ക് വിശ്രമിക്കാൻ കുറച്ച് സമയം നൽകുന്നു, കാരണം, സത്യസന്ധമായി, എല്ലായ്‌പ്പോഴും ഒരു നല്ല വ്യക്തി എന്നത് ക്ഷീണിപ്പിക്കുന്നതാണ്. 24. ഇത് നിങ്ങൾക്കുള്ളതാണെന്ന് നിങ്ങളുടെ ഉള്ളിൽ നിങ്ങൾക്കറിയാം. ഇത് നമ്മെ തുടക്കത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. അവൻ നിങ്ങൾക്കുള്ളതാണെന്ന് നിങ്ങൾക്കറിയാം . നിങ്ങളുടെ കുടലിൽ, നിങ്ങളുടെ ഹൃദയത്തിൽ, നിങ്ങളുടെ കാൽവിരലുകളിൽ പോലും നിങ്ങൾ അത് അനുഭവിക്കുന്നു. നിങ്ങളുടെ ഇണയെ കണ്ടെത്താൻ നിങ്ങൾക്ക് കാരണങ്ങൾ ആവശ്യമില്ലായിരിക്കാം, പക്ഷേ അവൻ നിങ്ങൾക്കായി കാത്തിരിക്കുന്നു. ബന്ധപ്പെട്ടത്: നിങ്ങളുടെ ജീവിതകാലത്ത് നിങ്ങൾ പ്രണയിക്കുന്ന 5 തരം ആത്മമിത്രങ്ങൾ നിങ്ങൾക്കായി കൂടുതൽ: പോപ്‌സുഗർ ലിവിംഗ്, കൾച്ചർ, വോയ്‌സ് എന്നിവയുടെ എഴുത്തുകാരിയും മുൻ എഡിറ്ററുമാണ് ഹിലാരി വൈറ്റ്. YourTango-ന്റെ സൗജന്യ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക! ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് പോപ്‌സുഗറിലാണ്. രചയിതാവിന്റെ അനുമതിയോടെ വീണ്ടും അച്ചടിച്ചു. ആത്മസുഹൃത്തുക്കളുടെ വിഷയം ഉയർന്നുവരുമ്പോൾ, ചൂടേറിയ സംവാദത്തിന്റെ മധ്യത്തിൽ നിങ്ങൾ സ്വയം കണ്ടെത്തും. ഈ ഗ്രഹത്തിൽ നിലവിൽ ഏകദേശം 7.9 ബില്യൺ ആളുകൾ വസിക്കുന്നു എന്ന സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ആശയത്തെ പരിഹസിക്കുന്നവരുണ്ട് (മനുഷ്യരാശിയുടെ അസ്തിത്വത്തിന് ശേഷം ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ആളുകളെയും ഇനി ഉണ്ടാകാനുള്ള എല്ലാ ആളുകളെയും പരാമർശിക്കേണ്ടതില്ല. ജനിച്ചത്), അതിനാൽ നിങ്ങൾക്കായി ഒരു തികഞ്ഞ വ്യക്തി ഉണ്ടെന്നത് അസാധ്യമാണ് – കൂടാതെ, ഉണ്ടെങ്കിൽ, അവരെ കണ്ടുമുട്ടാനുള്ള നിങ്ങളുടെ സാധ്യത പൂജ്യത്തിൽ നിന്ന് പൂജ്യമാണ്. പിന്നോട്ട് തള്ളാനും, “ദി വൺ” കണ്ടുമുട്ടാനുള്ള സ്ഥിതിവിവരക്കണക്ക് സാധ്യതകൾ തള്ളിക്കളയാനും, ആത്മമിത്രങ്ങൾ ഉണ്ടെന്ന് പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നവരുമുണ്ട്. 15,000 യുഎസിലെ മുതിർന്നവരിൽ 2021-ലെ YouGov നടത്തിയ സർവേ പ്രകാരം 60 ശതമാനം അമേരിക്കക്കാരും ആത്മമിത്രങ്ങളിൽ വിശ്വസിക്കുന്നു. 64 ശതമാനം സ്ത്രീകൾ, പുരുഷന്മാരേക്കാൾ ആത്മമിത്രങ്ങളിൽ വിശ്വസിക്കാൻ സാധ്യത കൂടുതലാണെങ്കിലും, 55 ശതമാനം, ഭൂരിപക്ഷം ആളുകളും ആത്മമിത്രങ്ങളിൽ വിശ്വസിക്കുന്നു എന്നതാണ് വസ്തുത. എന്നിരുന്നാലും, “ആത്മ പങ്കാളികൾ” എന്ന പദത്തിന്റെ അർത്ഥമെന്താണ്? കൂടാതെ, അവ യഥാർത്ഥമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ആരെങ്കിലും നിങ്ങളുടെ ആത്മമിത്രമാണോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? എന്തായാലും ‘ആത്മസഖി’ എന്നതിന്റെ അർത്ഥമെന്താണ്? തത്ത്വചിന്തകനായ പ്ലേറ്റോ തന്റെ പ്രസംഗ സമാഹാരമായ ദി സിമ്പോസിയത്തിൽ അവരെക്കുറിച്ച് എഴുതിയപ്പോൾ പ്രാചീന ഗ്രീസിൽ നിന്നാണ് ആത്മസുഹൃത്തുക്കളുടെ ആശയം ആരംഭിച്ചത് . (FTR, ഇരട്ട ജ്വാലകളുടെ സമാനവും എന്നാൽ കൂടുതൽ ഉജ്ജ്വലവുമായ ആശയവും അദ്ദേഹം കൊണ്ടുവന്നു.) ആത്മമിത്രങ്ങൾ “അതിന്റെ മറ്റേ പകുതിക്കായി കൊതിക്കുന്നു, അതിനാൽ അവർ പരസ്പരം കൈകൾ എറിയുകയും ഒരുമിച്ച് വളരാൻ ആഗ്രഹിക്കുകയും ചെയ്യും” എന്ന് അദ്ദേഹം എഴുതി. » സോക്രട്ടീസിന് (പ്ലേറ്റോയുടെ ഉപദേഷ്ടാവ്) ആത്മമിത്രങ്ങൾ എന്താണെന്നതിന്റെ സ്വന്തം പതിപ്പും ഉണ്ടായിരുന്നു ( സിമ്പോസിയത്തിൽ വിവരിച്ചിരിക്കുന്നത് ), ഒരു ആത്മമിത്രം നിങ്ങൾ അല്ലാത്തതെല്ലാം ആണെന്ന ആശയത്തെ അടിസ്ഥാനമാക്കി, അത് നൽകുന്ന വ്യക്തിയിലേക്ക് ആകർഷിക്കപ്പെടുന്നു: « സ്നേഹം മർത്യമോ അനശ്വരമോ അല്ല, മനോഹരമോ വൃത്തികെട്ടതോ അല്ല, അത് മനോഹരമായത് സ്വന്തമാക്കാനുള്ള ആഗ്രഹമാണ്, ഒരാൾക്ക് ഇതിനകം ഉള്ളത് ആഗ്രഹിക്കാനാവില്ല. ” നിങ്ങൾക്ക് ഇതിനകം ഉള്ളത് ആഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, ആ അഭിലഷണീയമായ വ്യക്തിയെ, മറ്റേ പകുതിയെ, ഏകവചനം പൂർത്തിയാക്കാൻ ബാധ്യസ്ഥനായ ആ ആത്മമിത്രത്തെ നിങ്ങൾ കണ്ടെത്തും – കുറഞ്ഞത്, സോക്രട്ടീസിന്റെ അഭിപ്രായത്തിൽ. . ഈ രണ്ട് ആശയങ്ങളും മനോഹരവും പ്രത്യാശയുള്ളതുമാണെങ്കിലും, ഈ മനുഷ്യർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നുവെന്നും മരിച്ചുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിനുശേഷം ഒരുപാട് മാറിയിരിക്കുന്നു – നമ്മൾ എവിടെയാണ് സ്നേഹം കണ്ടെത്തുന്നത്, നമ്മുടെ ബന്ധത്തിന്റെ പ്രതീക്ഷകൾ, നമ്മൾ എങ്ങനെ സ്നേഹിക്കുന്നു എന്നത് ഉൾപ്പെടെ. “ആത്മാവ്” എന്ന ആശയത്തിന്റെ ആധുനിക ധാരണയെ സംബന്ധിച്ചിടത്തോളം? പൊതുവേ, സോൾമേറ്റ് എന്നതിന് രണ്ട് നിർവചനങ്ങൾ ഉണ്ടെന്ന് റിലേഷൻഷിപ്പ് വിദഗ്ധയും വിദ്യാസമ്പന്നരും വിവാഹ ചിന്താഗതിക്കാരുമായ കറുത്ത വർഗക്കാരായ പ്രൊഫഷണലുകളെ ജോടിയാക്കുന്ന മാച്ച് മേക്കിംഗ് സ്ഥാപനമായ ദി ബ്രൂം ലിസ്റ്റിന്റെ സ്ഥാപകയായ ടെന്നഷ വുഡ് പറയുന്നു. ഒരു ആത്മമിത്രം നിങ്ങൾ ശരിക്കും ബന്ധപ്പെടുന്ന ഒരു വ്യക്തിയാണെന്നതാണ് ആദ്യത്തെ പോസിറ്റീവ്. ഉദാഹരണത്തിന്, മെറിയം വെബ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഒരു ആത്മമിത്രം “മറ്റൊരാൾക്ക് സ്വഭാവത്തിൽ തികച്ചും അനുയോജ്യനായ ഒരു വ്യക്തിയാണ്”. അതുപോലെ, കേംബ്രിഡ്ജ് നിഘണ്ടു പ്രകാരം ഒരു ആത്മസുഹൃത്ത് “ആരെങ്കിലും, സാധാരണയായി നിങ്ങളുടെ റൊമാന്റിക് അല്ലെങ്കിൽ ലൈംഗിക പങ്കാളി, നിങ്ങൾക്ക് ഒരു പ്രത്യേക ബന്ധമുള്ള, നിങ്ങൾ അറിയുന്നവരും വളരെയധികം സ്നേഹിക്കുന്നവരും” ആകാം. സോൾമേറ്റിന്റെ രണ്ടാമത്തെ നിർവചനം, “ഹോളിവുഡും ഡിസ്നിയും നമ്മൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് ഇതാണ്: അവിടെ ഒരാൾ മാത്രമേ നമുക്കായി നിർമ്മിച്ചിട്ടുള്ളൂ, മറ്റാരും ചെയ്യില്ല,” വുഡ് പറയുന്നു. “ആത്മ സുഹൃത്തിന്റെ നിർവചനം തീർച്ചയായും ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്,” ഗ്രീൻവിച്ചിലെ ജൂത ഫാമിലി സർവീസസിലെ ലൈസൻസുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഹോളി ഷിഫ്, സൈ.ഡി. “എന്നാൽ ഒരു മനഃശാസ്ത്രപരമായ ലെൻസിലൂടെ, രണ്ട് വ്യക്തികൾക്കിടയിൽ ഒരു പ്രത്യേക അല്ലെങ്കിൽ അസാധാരണമായ ധാരണയും ബന്ധവും അടുപ്പവും ഉണ്ടെന്നാണ് ‘ആത്മസഖി’ എന്ന പദം സൂചിപ്പിക്കുന്നതെന്ന് ഞാൻ കരുതുന്നു. ഇത് നിങ്ങളെ നേടുന്ന ഒരാളാണ്, ഒപ്പം മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും നിരുപാധികമായ സ്നേഹവുമായി ഒരു ബന്ധമുണ്ട്.” (ഇതും വായിക്കുക: പ്രണയത്തിന്റെ ത്രികോണ സിദ്ധാന്തത്തിൽ നിന്ന് നിങ്ങൾക്ക് എന്ത് പഠിക്കാനാകും) ആത്മമിത്രങ്ങൾ യഥാർത്ഥമാണോ? ശരി, ഇത് നിങ്ങൾ ഏത് നിർവചനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ആത്മമിത്രം ആഴത്തിലുള്ള ബന്ധമുള്ള ഒരു പൊരുത്തമാണെന്ന് സമവായമുണ്ടെങ്കിലും, തങ്ങൾക്ക് ഒരു വ്യക്തി മാത്രമേയുള്ളൂവെന്നും അത് അവരുടെ ആത്മമിത്രമാണെന്നും ചില ആളുകൾ വിശ്വസിക്കുന്നു. പിന്നെ സോൾമേറ്റ് എന്നതിന് കൂടുതൽ യാഥാർത്ഥ്യവും വിശാലവുമായ നിർവചനം ഉള്ളവരുണ്ട്, അതിൽ ഒരാൾ മാത്രമില്ല – അത് റൊമാന്റിക് ആയിരിക്കണമെന്നില്ല. അത് എല്ലാ വ്യത്യാസവും ഉണ്ടാക്കുന്നു. നിങ്ങൾ കൂടുതൽ ആത്മീയ/മെറ്റാഫിസിക്കൽ/ഡിസ്‌നി റൂട്ടിലൂടെയാണ് പോകുന്നതെങ്കിൽ – നിങ്ങളുടെ താക്കോലിലേക്ക് അദ്വിതീയമായ ഒരു വ്യക്തി അവിടെ ഉണ്ടെന്ന് – ആത്മമിത്രങ്ങൾ യഥാർത്ഥമാണെന്ന് തെളിയിക്കുന്ന തെളിവുകൾ കണ്ടെത്താൻ നിങ്ങൾ പ്രയാസപ്പെട്ടേക്കാം. ചില ആളുകൾ ക്വാണ്ടം ഫിസിക്‌സിനെ (അല്ലെങ്കിൽ ദി ചിക്കാഗോ തിങ്കേഴ്‌സ് ജേർണലിൽ നിന്നുള്ള ഒരു എഴുത്തുകാരൻ അതിനെ “ക്വാണ്ടം റൊമാൻസ്” എന്ന് വിളിച്ചത് പോലെ) ഒരു സാധ്യതയുള്ള ലീഡായി ചൂണ്ടിക്കാണിക്കുന്നു, എന്നാൽ ആത്മമിത്രങ്ങൾ ഉണ്ടെന്ന ആശയത്തെ പിന്തുണയ്ക്കുന്ന മറ്റൊരു ശാസ്ത്രീയ തെളിവും കൂടുതലായി കാണപ്പെടുന്നില്ല. എന്നിരുന്നാലും, നിങ്ങൾ മെറിയം-വെബ്‌സ്റ്ററിന്റെയോ കേംബ്രിഡ്ജിന്റെയോ സോൾമേറ്റ്‌സിന്റെ നിർവചനവുമായി പോകുകയാണെങ്കിൽ, അത്തരം പ്രത്യേക ബന്ധങ്ങൾ IRL നിലവിലുണ്ടെന്ന് അംഗീകരിക്കുന്നത് വളരെ എളുപ്പമാണ്. “വ്യക്തിപരമായി, ഞാൻ മെറിയം-വെബ്സ്റ്ററിനൊപ്പമാണ്, ആത്മമിത്രങ്ങൾ യഥാർത്ഥമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” വുഡ് പറയുന്നു. “എന്നാൽ അവയിൽ പലതും ഉണ്ടാകാം, കണക്ഷനുകൾ എല്ലായ്പ്പോഴും ശാശ്വതമായി നിലനിൽക്കില്ല.” ഒരു ആത്മസുഹൃത്തിനെ മറ്റ് ബന്ധങ്ങളിൽ നിന്ന് വേർതിരിക്കുന്നത്, അവളുടെ മനസ്സിൽ, അവരില്ലാതെ നിങ്ങളുടെ ജീവിതം സമാനമാകുമായിരുന്നില്ല എന്നതാണ്. “ആ നിമിഷത്തിൽ നിങ്ങൾക്ക് ആവശ്യമുള്ള എന്തെങ്കിലും നൽകാൻ ആത്മമിത്രങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു, അത് സ്നേഹത്തിന്റെ രൂപത്തിലോ ഒരു പാഠത്തിന്റെയോ സൗഹൃദത്തിന്റെയോ അല്ലെങ്കിൽ എങ്ങനെ ഉപേക്ഷിക്കാമെന്ന് മനസിലാക്കാൻ വേണ്ടിയോ വരാം,” അവൾ പറയുന്നു. നിങ്ങളുടെ ജീവിതാനുഭവം എന്തുതന്നെയായാലും (അവിവാഹിതൻ, വിവാഹിതൻ, വിവാഹമോചിതൻ മുതലായവ), വുഡ് വിവരിക്കുന്നതുപോലെയോ നിങ്ങളുടെ ജീവിതത്തെ ആ രീതിയിൽ സ്വാധീനിച്ചതോ ആയ ഒരു ബന്ധമെങ്കിലും നിങ്ങൾ ഇതിനകം അനുഭവിച്ചറിഞ്ഞിരിക്കാൻ നല്ല അവസരമുണ്ട്. ( ആത്മമിത്രങ്ങളിൽ വിശ്വസിക്കുന്നതിന്റെ പോരായ്മ ആത്മമിത്രങ്ങൾ, ഇരട്ട ജ്വാലകൾ തുടങ്ങിയ കാര്യങ്ങളിൽ എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾക്ക് അർഹതയുണ്ടെങ്കിലും, “ദി വൺ” കണ്ടെത്തുന്നതിന് നിങ്ങളുടെ എല്ലാ ഊർജ്ജവും ചെലവഴിക്കുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. “നിങ്ങൾ ഇത് ഗണിതത്തിലേക്കും സാധ്യതയിലേക്കും ചുരുക്കുകയാണെങ്കിൽ, നിങ്ങളുടെ യഥാർത്ഥ ഇണയെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്,” ഷിഫ് പറയുന്നു. എല്ലാത്തിനുമുപരി, ആത്മമിത്രങ്ങൾ കണ്ടെത്തുന്നത് അസാധ്യമാണെന്ന് അക്കങ്ങൾ തെളിയിക്കുന്നു. ഇതിനകം ദുഷ്‌കരമായ ഡേറ്റിംഗ് ലോകത്ത്, ഈ ഉയർന്ന പ്രതീക്ഷയ്‌ക്കൊപ്പം സാധ്യതയുള്ള എല്ലാ മത്സരങ്ങളും നിലനിർത്തുന്നത് നിങ്ങളെ നിരാശപ്പെടുത്തുകയും കാഴ്ചപ്പാട് ഇരുണ്ടതാക്കുകയും ചെയ്യും. “എന്റെ പ്രയോഗത്തിൽ, ഈ ലേബൽ നിങ്ങളുടെ വിശ്വാസങ്ങളിൽ പരിമിതപ്പെടുത്തുകയും ‘ശരിയാക്കാൻ’ നിങ്ങളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നതായി ഞാൻ കണ്ടു,” ലൈസൻസുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്ട്രോംഗ്ഇൻ തെറാപ്പിയുടെ സ്ഥാപകയുമായ സൈ.ഡി., മരിയാന സ്ട്രോംഗിൻ പറയുന്നു. നിങ്ങൾ ഇതിനകം ഒരു ബന്ധത്തിലാണെങ്കിൽ, നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ ആത്മമിത്രമായി കരുതുന്നത് ഇപ്പോഴും പ്രശ്നമുണ്ടാക്കാം. “ഒരു പങ്കാളിയെ നിങ്ങളുടെ ആത്മമിത്രമായി കരുതുന്നത് ഒരു ബന്ധത്തെ കാണാനുള്ള തെറ്റായ മാർഗമാണ്,” ഷിഫ് പറയുന്നു. “ഒരു സോൾമേറ്റ് ഫ്രെയിം ഉപയോഗിച്ച് ഒരു ബന്ധത്തിലേക്ക് നോക്കുന്നത് ബന്ധത്തെക്കുറിച്ച് യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകൾ അവതരിപ്പിക്കുന്നു, മാത്രമല്ല ഈ വ്യക്തികൾ അവരുടെ ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ സംതൃപ്തരല്ല.” രസകരമെന്നു പറയട്ടെ, ആത്മമിത്ര സമവാക്യത്തിന്റെ ഈ ഭാഗം ഗവേഷണം ചെയ്തിട്ടുണ്ട് . 2014-ൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രണയത്തെ “ഉയർച്ച താഴ്ചകളുള്ള ഒരു യാത്ര” എന്ന് കരുതുന്ന ആളുകൾക്ക് പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ മെച്ചമാണെന്ന് തോന്നുന്നു. പരീക്ഷണാത്മക സോഷ്യൽ സൈക്കോളജി. “തങ്ങൾ പരസ്‌പരം സൃഷ്ടിക്കപ്പെട്ടവരാണെന്ന് പ്രേമികൾ കരുതുന്നത് റൊമാന്റിക് ആയിരിക്കാം, പക്ഷേ സംഘർഷം ഉണ്ടാകുമ്പോൾ അത് തിരിച്ചടിക്കുകയും യാഥാർത്ഥ്യം തികഞ്ഞ ഐക്യത്തിന്റെ കുമിളയിൽ കുമിളയാകുകയും ചെയ്യുന്നു,” ഗവേഷകർ എഴുതി. “പകരം, പലപ്പോഴും വളവുകളും തിരിവുകളും ഉൾപ്പെടുന്നതും എന്നാൽ ആത്യന്തികമായി ഒരു ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതുമായ ഒരു യാത്രയായി പ്രണയത്തെക്കുറിച്ച് ചിന്തിക്കുന്നത്, ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളുടെ ചില പ്രത്യാഘാതങ്ങളെ ഇല്ലാതാക്കുന്നു.” അവസാനം പരസ്പരം കണ്ടെത്തിയ രണ്ട് ആത്മമിത്രങ്ങളായി നിങ്ങളുടെ ബന്ധത്തെ രൂപപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾ വൈരുദ്ധ്യങ്ങൾ കാണും – ഏത് ബന്ധത്തിന്റെയും സ്വാഭാവിക ഭാഗമാണ്, കാരണം ബന്ധങ്ങൾ പ്രവർത്തിക്കുന്നു – നിങ്ങളും നിങ്ങളുടെ പങ്കാളിയും അല്ല എന്നതിന്റെ ഒരുതരം തെളിവായി. ടി ആത്മമിത്രങ്ങൾ, ഷിഫ് വിശദീകരിക്കുന്നു. നിങ്ങളുടെ ജീവിതകാലം മുഴുവൻ എന്തെങ്കിലും ഒരു പീഠത്തിൽ വയ്ക്കുന്നത് പോലെയാണ് ഇത്, അത് ആ പീഠത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് തിരിച്ചറിയുന്നത് – യാഥാർത്ഥ്യത്തിന് ഫാന്റസിയെ കുഴപ്പത്തിലാക്കാനുള്ള ഒരു വഴിയുണ്ട്. (കാണുക: ആരോഗ്യകരമായ ബന്ധ വാദങ്ങൾ എങ്ങനെ ഉണ്ടായിരിക്കാം) “ആത്മ പങ്കാളി” എന്ന ആശയം പ്രത്യേകിച്ചും രസകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം ആളുകൾ അവരുടെ ബന്ധത്തെ എങ്ങനെ നിർവചിക്കുന്നുവെന്നും ബന്ധത്തിലെ അവരുടെ സുരക്ഷിതത്വ ബോധത്തിൽ ഈ ലേബലിന് ഉണ്ടായിരിക്കുന്ന പങ്കിനെക്കുറിച്ച് ഇത് വെളിച്ചം വീശുന്നു,” സ്ട്രോംഗിൻ പറയുന്നു. “ഉദാഹരണമായി, എന്റെ പരിശീലനത്തിൽ ഞാൻ കണ്ടെത്തിയത്, ഒരിക്കൽ തങ്ങൾ ആത്മമിത്രങ്ങളാണെന്ന് വിശ്വസിച്ചിരുന്ന ദമ്പതികൾ ബന്ധം അവസാനിച്ചുകഴിഞ്ഞാൽ പങ്കാളിയെ മറികടക്കാൻ കൂടുതൽ പാടുപെട്ടു എന്നതാണ്.” നിങ്ങളുടെ പങ്കാളി മാത്രമാണ് നിങ്ങൾക്കുള്ളതെന്ന് നിങ്ങൾ സത്യസന്ധമായി വിശ്വസിക്കുന്നുവെങ്കിൽ, ഈ ആത്മമിത്രവുമായുള്ള ബന്ധത്തിന്റെ അവസാനം അനുരഞ്ജനം ചെയ്യുന്നത് ഒരു വലിയ ഭാരമാണ്. നിങ്ങൾ ഇനി എന്നെങ്കിലും സ്നേഹിക്കുമോ എന്ന ചോദ്യവും ഇത് ഉയർത്താം. നിങ്ങളുടെ ആത്മമിത്രമായി നിങ്ങൾ പ്രഖ്യാപിച്ച വ്യക്തിയുമായി ഇത് പ്രവർത്തിച്ചില്ലെങ്കിൽ, മറ്റാരുമായും അത് എങ്ങനെ പ്രവർത്തിക്കും? “അത്തരം ലേബലുകൾ തെറ്റായ ഉറപ്പ് സൃഷ്ടിക്കുന്നുവെന്ന് ഞാൻ കരുതുന്നു,” സ്ട്രോംഗിൻ പറയുന്നു. “ആത്മ പങ്കാളി’ ബന്ധങ്ങൾ അവസാനിച്ചാൽ ആളുകൾ പിവറ്റ് ചെയ്യാനും പ്രതീക്ഷയോടെ തുടരാനും പാടുപെടുന്നുവെന്ന് ഞാൻ കരുതുന്നു.” ആരെങ്കിലും നിങ്ങളുടെ ആത്മമിത്രമാണോ എന്ന് എങ്ങനെ അറിയും സത്യം പറഞ്ഞാൽ, നിങ്ങൾ “ദി വൺ” കണ്ടെത്തിയെന്ന് അറിയുന്നത് ആത്മനിഷ്ഠമാണ്, ആത്മമിത്രങ്ങളിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നവർക്ക് പോലും. ആരെങ്കിലും നിങ്ങളുടെ ആത്മമിത്രമാണോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? എന്നാൽ നിങ്ങൾ ആശയത്തിലേക്ക് ചായുകയാണെങ്കിൽ (അത് “ആത്മാവിന്റെ” ഏത് പതിപ്പായാലും), അവർ “നിങ്ങളുമായി സാമ്യമുള്ളതായി തോന്നുകയും അതേ ആശയങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നതിനാൽ നിങ്ങളുടെ ജീവിതത്തിലേക്ക് എളുപ്പത്തിൽ ചുരുങ്ങുകയും ചെയ്യുന്നുവെങ്കിൽ” ആരെങ്കിലും നിങ്ങളുടെ ആത്മമിത്രമാണോ എന്ന് നിങ്ങൾക്കറിയാം. മൂല്യങ്ങൾ, നിങ്ങളുടെ ജീവിതശൈലികൾക്ക് വലിയ പൊരുത്തമുണ്ട്,” മാച്ച് മേക്കറും എക്സ്ക്ലൂസീവ് മാച്ച് മേക്കിംഗിന്റെ സ്ഥാപകനുമായ സൂസൻ ട്രോംബെറ്റി പറയുന്നു. “ഇത് എളുപ്പവും സുഖകരവുമാണ്. ആളുകൾ വിശേഷിപ്പിക്കുന്നത്, ‘അറിയുമ്പോൾ നിങ്ങൾക്കറിയാം,’ നിങ്ങൾ ശരിയായ വ്യക്തിയെ കണ്ടുമുട്ടി. അതൊരു തോന്നൽ മാത്രമാണ്.” ആത്മമിത്രങ്ങൾ എന്ന ആശയത്തിന് വൈകാരികമായി ആരോഗ്യമുള്ള രണ്ട് ആളുകൾ കണ്ടുമുട്ടണമെന്നും അവർ ഇരുവരും ഒരു ബന്ധത്തിന് തയ്യാറാകണമെന്നും ട്രോംബെറ്റി പറയുന്നു. “ഒരു റൊമാന്റിക് സ്പാർക്കിനൊപ്പം അതിൽ കുറച്ചുകൂടി യുക്തിയുണ്ട്,” ട്രോംബെറ്റി പറയുന്നു. (കാണുക: വൈകാരികമായി ലഭ്യമല്ല എന്നതിന്റെ അർത്ഥമെന്താണ്?) ആത്മസുഹൃത്തുക്കളുടെ കാര്യത്തിൽ സമവാക്യത്തിലേക്ക് യുക്തിയെ വലിച്ചെറിയുന്നത് പിന്നാക്കമാണെന്ന് തോന്നുമെങ്കിലും, യാഥാർത്ഥ്യം, ആരെങ്കിലും നിങ്ങളുടെ ആത്മമിത്രമാണോ എന്ന് ശരിക്കും അറിയാൻ, നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയെ മാത്രമല്ല, നിങ്ങളുടെ ബന്ധത്തെയും ആ ബന്ധത്തിന്റെ അർത്ഥത്തെയും നോക്കേണ്ടതുണ്ട്. നിനക്ക്. “ആത്മമിത്രങ്ങൾ ഉണ്ടെന്ന് ശാസ്ത്രത്തിന് കൃത്യമായി തെളിയിക്കാൻ കഴിയില്ലെങ്കിലും, ആഴത്തിലുള്ളതും നിലനിൽക്കുന്നതുമായ സ്നേഹബന്ധത്തിലൂടെ കാലക്രമേണ നമുക്ക് പരസ്പരം ആത്മസുഹൃത്തുക്കളാകാൻ കഴിയുമെന്നതിന് തെളിവുകളുണ്ട്,” ഷിഫ് പറയുന്നു. “ആത്മബന്ധങ്ങളിൽ ആഴത്തിലുള്ളതും ചിലപ്പോൾ വൈകാരികമായി വേദനാജനകവുമായ ജോലി ഉൾപ്പെടുന്നു. ഒരു ബന്ധം പ്രവർത്തിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ആ ബന്ധം കൂടുതൽ സംതൃപ്തമായിരിക്കാനും വെല്ലുവിളികളും സംഘർഷങ്ങളും ഉയർന്നുവരുമ്പോൾ അവയെ നന്നായി നേരിടാനും കൈകാര്യം ചെയ്യാനും കഴിയും. ( മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ആത്മമിത്രം നിങ്ങളെ ഒരു മികച്ച വ്യക്തിയാകാൻ പ്രേരിപ്പിക്കുന്ന ഒരാളാണ്, നിങ്ങളെ വെല്ലുവിളിക്കുന്ന ഒരാൾ, നിങ്ങൾ ന്യായമായ ത്യാഗങ്ങൾ ചെയ്യുന്ന ഒരാൾ, ആരോഗ്യകരമായ ദീർഘായുസ്സ് നേടുന്നതിന് ആവശ്യമായ പരിശ്രമത്തിൽ ഏർപ്പെടാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരാൾ- ശാശ്വതമായ ബന്ധം – അതിന് ഡിസ്നി അവസാനമില്ലെങ്കിലും. തങ്ങളുടെ ആത്മമിത്രം തികച്ചും അനുയോജ്യനാണെന്ന് വിശ്വസിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു, എന്നാൽ അത് യഥാർത്ഥ ജീവിതമല്ല.
ഈ സംസ്ഥാനത്ത് എന്നെ അറിയാത്തവർ ചുരുക്കമാണ്. എന്റെ അറസ്റ്റും ചെയ്ത കുറ്റവും ഒ ക്കെ കുറച്ചു നാളല്ല എല്ലാവരും ആഘോഷിച്ചത്. എന്നെക്കുറിച്ചു പറയാത്ത ദുഷിച്ച കഥകളും ഇല്ല. എന്റെ കണ്ണീർ മാത്രം ആരും കാണുന്നില്ല. എന്റെ വിഷമവും ദുഖവും നിരാശയും ആരും അറിയുന്നില്ല. ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിൽ പിറന്ന എനിക്ക് എന്തിനാണ് ദൈവം ഒരു ശാപം പോലെ ഇത്രയധികം സൗന്ദര്യം നൽകിയതെന്ന് ഞാൻ പലപ്പോഴും ഓർത്തു കരയാറുണ്ട്. ഇത്രയധികം സുന്ദരിയായിരുന്നില്ല ഞാനെങ്കിൽ എനിക്കീ യാതനകൾ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അല്ലെങ്കിൽ നല്ല പണമുള്ള കുടുംബത്തിൽ പിറക്കണമായിരുന്നു. പഠനകാലത്തു എന്റെ സൗന്ദര്യത്തെക്കുറിച്ചു പലരും വാഴ്ത്തിപ്പാടിയിട്ടുണ്ട്. സ്കൂളിൽ ഏതു പരിപാടിക്കും ടീച്ചർമാർ എന്നെ മുന്നിൽ തന്നെ നിർത്തും. പള്ളിയിലെ പെരുന്നാളിന് മാതാവിന്റെ വേഷമാണ് എപ്പോഴും എനിക്ക് കിട്ടുക. എന്റെ ആന്റി റോമിൽ നഴ്സ് ആണ്. അവരുടെ നിർബന്ധത്തിലാണ് ഞാൻ നഴ്സിങ് പഠിച്ചതും ഉന്നത റാങ്കോടെ പഠനം പൂർത്തിയാക്കിയതും. വിദേശത്തു ജോലിക്കു പോകാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ആ ആലോചന വന്നത്. പയ്യൻ അമേരിക്കൻ പൗരനാണ്. കുടുംബമായി അവർ അമേരിക്കയിലാണ്. അപ്പനും അമ്മയും വന്ന് എന്റെ മാതാപിതാക്കളെ കണ്ടു. എല്ലാവർക്കും സന്തോഷമായിരുന്നു ആ ആലോചന വന്നപ്പോൾ. എനിക്കും. പയ്യന്റെ മാതാപിതാക്കളും സഹോദരന്മാരും കൂടി വലിയ കാറുകളിൽ പെണ്ണ് കാണാൻ എന്റെ ചെറിയ വീട്ടിൽ വന്നു. ചെറുക്കൻ വരാത്തതെന്തേ എന്ന് അപ്പൻ ചോദിച്ചപ്പോൾ അവധി കിട്ടിയില്ല എന്നും അവിടെ നല്ല തിരക്കാണെന്നു പറഞ്ഞു. പയ്യന്റെ ഒരു ഫോട്ടോ നൽകിയ ശേഷമാണ് പോയത്. അവനു മലയാളം നന്നായി അറിയില്ല എന്നും അവനോടു സംസാരിക്കാൻ ഞാൻ ഇംഗ്ലിഷ് പഠിക്കണമെന്നും പറഞ്ഞ ശേഷമാണ് അവർ പോയത്. ഫോട്ടോയിൽ വെളുത്തു തുടുത്തു മുഖം അൽപം കോടിയ മട്ടിൽ കണ്ടെങ്കിലും എനിക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മനസമ്മതത്തിനു അവൻ വന്നപ്പോൾ എന്റെ നെഞ്ച് തകർന്നു പോയി. പള്ളിയിൽ വെച്ചാണ് എന്റെ ഭാവിവരനെ ഞാൻ കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മ നസ്സിലായി, അവൻ നോർമൽ അല്ല എന്ന്. നിൽപിലും നടപ്പിലും നോട്ടത്തിലും ഒക്കെ വ്യത്യാസം. നല്ല സാരിയൊക്കെ ചുറ്റി വന്ന ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. എനിക്ക് വേണ്ട ഈ കല്യാണം എന്ന് തീർത്തു പറഞ്ഞു. ഒടുവിൽ അവന്റെ അമ്മ നിറ കണ്ണോടെ എന്നെ തലോടിക്കൊണ്ട് പറഞ്ഞു, "മോളെ, ജനിച്ചപ്പോൾ കരയാൻ വൈകിയതിന്റെ കുഴപ്പമേ അവനുള്ളൂ. നല്ല സ്കൂളിൽ പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിച്ചു, ഇപ്പോൾ മാസം 3 ലക്ഷം രൂപ കിട്ടുന്ന ജോലി യുമുണ്ട്. അവന്റെ മനസ്സ് നിറയെ സ്നേഹമാണ്. നിന്നെ അവന് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല സന്തോഷത്തിൽ ഇരിക്കുന്ന അവനെ നീ കൈവെടിയല്ലേ മോളെ. നീ കണ്ണ് തുടച്ചിട്ട് വാ, എനിക്ക് വേണ്ടിയെങ്കിലും.’’ എന്റെ അമ്മയും എന്നോട് പറഞ്ഞു, ‘‘നിന്റെ കെട്ടിന് ഒരു കാശു പോലും ചെലവാക്കാൻ നമ്മളെകൊണ്ടാകില്ല. നോക്കിയേ, ഈ ചടങ്ങും കല്യാണവും ഒക്കെ അവർ നടത്തി തരും. ഒരു രാജ്ഞിയെപ്പോലെ ജീവിക്കാനുള്ള അവസരം നീ കളയല്ലേ. ഈ ബന്ധം നമുക്ക് നല്ലതേ വരുത്തൂ." ഈ വിവാഹത്തോടെ എന്റെ കുടുംബം രക്ഷപെടുമല്ലോ?ഞാൻ കണ്ണ് തുടച്ചു കർത്താവിന്റെ മുൻപിൽ അയാളെ സ്വീകരിക്കാൻ മനഃസമ്മതം മൂളി. മനസ്സ് തകർന്ന് അമേരിക്കയിൽ അങ്ങനെ 22–ാം വയസ്സിൽ ഞാൻ അമേരിക്കയിൽ എത്തി. ഇ ഷ്ടം പോലെ കാശ് ആ കുടുംബത്തിൽ ഉണ്ടായിരുന്നു. എങ്കിലും എനിക്കു ജോലി വേണമെന്ന് നിർബന്ധം പിടിച്ചു. ഭർത്താവിന്റെ അമ്മ പാവമായിരുന്നു. എന്നോട് വലിയ സ്നേഹവും. എന്നാൽ അച്ഛൻ വളരെ ദുഷ്ടനും ക്രൂരമായ വാക്കുകൾ കൊണ്ട് മനസ്സ് നോവിക്കുന്ന സ്വഭാവക്കാരനും! എന്റെ കെട്ടിയോനെക്കുറിച്ചു പറയാതിരിക്കുന്നതാണ് ഭേ ദം. ഇതുപോലെ അസുഖമുള്ളവരെ നോക്കുന്ന ഏതോ സ്ഥാപനത്തിൽ ഇടയ്ക്കിടെ ജോലിക്കെന്നു പറഞ്ഞു പോകുന്നത് കാണാറുണ്ട്. പക്ഷേ, എന്നോട് മിണ്ടുകയോ, കൂട്ടാവുകയോ ഒന്നും ഇല്ല. വല്ലതും മിണ്ടിയാൽ തന്നെ എനിക്കതു മനസ്സിലാകുകയും ഇല്ല. താമസിയാതെ മനസ്സിലായി, കിടപ്പറയിലും അ യാൾക്കു യാതൊരു കഴിവും ഇല്ലെന്ന്. ത്യാഗം സ്വയം ഏറ്റെടുത്തതല്ലേ? ഞാൻ കാര്യമാക്കിയില്ല. അവിടെയുള്ള ഒരു ആശുപത്രിയിൽ ഞാൻ ജോലിക്കു പോയി തുടങ്ങി. ഭർത്താവിന്റെ അമ്മ പെട്ടെന്നുള്ള അസുഖം കാരണം മരിച്ചതോടെയാണ് എന്റെ ജീവിതത്തിൽ ശരിക്കും ഇരുട്ട് വീഴാൻ തുടങ്ങിയത്. അപ്പൻ അന്നേരം ജോലിയിൽ നിന്നു വിരമിച്ചിരുന്നു. എന്നെ ഒന്നിനും സമ്മതിക്കില്ല. രാത്രി ഡ്യൂട്ടിക്ക് പോകാൻ പാടില്ല, നാട്ടിൽ പോകാൻ പാടില്ല, എവിടെ പോയാലും അപ്പനും കൂടെ വരണം. അങ്ങനെ പല നിബന്ധനകൾ! കൂടാതെ ഭർത്താവിന്റെ സഹോദരന്മാരോട് ഫോണിലൂടെയും നേരിട്ടും എപ്പോഴും എന്നെക്കുറിച്ച് ഓരോ കുറ്റം പറയുകേം! കല്യാണത്തിന് മുൻപ് അബോർഷൻ നടന്നതാണെന്നും അതാണ് ഞാൻ ഇപ്പോൾ മച്ചിയായി പോയതെന്നും എന്നോട് നേരിട്ട് പറഞ്ഞു. അന്നാണ് ഞാൻ ഒരു കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിച്ചത്. എന്റെ കെട്ടിയോനെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ആയാസപ്പെട്ടു, ഞാൻ ജോലി ചെയ്ത ആശുപത്രിയിൽ ഭർത്താവിന്റെ ബീജം എടുത്തു. ഐവിഎഫ് വഴി ഞാൻ ഗർഭിണിയായി. ശരിക്കും കന്യകയായി തന്നെ ഞാൻ പ്രസവിച്ചു. നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള ഒരാൺകുഞ്ഞിന് ജൻമം നൽകി. എനിക്കവനെങ്കിലും ഉണ്ടാവുമല്ലോ എന്നായിരുന്നു ഏക ആശ്വാസം. പലരും പലതും പറഞ്ഞു. എല്ലാം അറിയാവുന്ന അപ്പൻ പോലും പറഞ്ഞു പരത്തി, ആശുപത്രിയിൽ കൂടെ ജോലി ചെയ്ത ഏതോ മലയാളി പയ്യനുമായി എനിക്ക് ബന്ധമുണ്ടെന്ന്! അതിനുള്ള ദൈവശിക്ഷയെന്നോണം ഭർത്താവിന്റെ അപ്പൻ തളർവാതം വന്നു കിടപ്പിലായി. പക്ഷെ ശിക്ഷ കൂടുതൽ കിട്ടിയത് എനിക്കാണ്! ഭർത്താവ് ജോലി ഉപേക്ഷിച്ചു വീട്ടിൽ തന്നെ നിൽക്കാൻ തുടങ്ങി. ചെറിയ മോൻ. കൂടാതെ അപ്പന് സുഖമില്ല. അവസാനം ഞാൻ ജോലി രാജി വച്ച് എല്ലാവരുമായി നാട്ടിൽ വന്നു അവരുടെ കുടുംബ വീട്ടിൽ താമസമാക്കി. വീണ്ടും നാട്ടിലേക്ക് നാട്ടിൽ എത്തി അധികം താമസിയാതെ ഭർത്താവു അമേരിക്കയിലേക്ക് മടങ്ങിപ്പോയി. ഇവിടെയുള്ളതൊന്നും ഇഷ്ടമാകുന്നില്ലത്രേ. അവിടെ അദ്ദേഹത്തിന്റെ മൂത്ത ചേട്ടനോടൊപ്പം താമസിച്ചു. ഞാനും അപ്പനും മോനും മാത്രമായി നാട്ടിലെ ആ വലിയ തറവാട്ടിൽ. കുറെ നായ്ക്കൾ പുറത്തും ജോലിക്കാർ അകത്തും ആയി ശ്വാസം മുട്ടി ഞാൻ കുറെ നാൾ അവിടെ കഴിഞ്ഞു. എവിടെയെങ്കിലും ജോലിക്കു പോകാൻ തുനിഞ്ഞാൽ അപ്പൻ വലിയ ഒച്ചപ്പാടുണ്ടാക്കും. ഹോം നേഴ്സ് രാത്രി പോയിക്കഴിഞ്ഞാൽ അപ്പന് ഉറക്കമില്ല. അനങ്ങാൻ വയ്യെങ്കിലും എ ന്നെ വിളിച്ചു അടുത്തിരുത്തി കേട്ടാൽ അറപ്പു തോന്നുന്ന രീതിയിൽ സംസാരിക്കാം. ‘‘നിനക്ക് ഒരു സ്വത്തും കിട്ടില്ല. ഈ വീട് നിനക്കല്ല. നീ ആ രെയോ പ്രാപിച്ച് ഉണ്ടായ കൊച്ചിനും ഒന്നും കിട്ടില്ല. അല്ലെങ്കിൽ ഞാൻ പറയുന്നതൊക്കെ നീ കേൾക്കണം. എന്റെ ദേഹം തിരുമ്മി താ. നിന്റെ കൂടെനിക്ക് കിടക്കണം.’’ എന്നൊക്കെയാണ് സ്വന്തം മകളെപ്പോലെ കരുതേണ്ട എന്നോടയാൾ പറയാറ്. സ്വന്തം മാതാപിതാക്കളോട് ഇതൊക്കെ പറയാൻ പറ്റുമോ? ഭർത്താവിന് ഒന്നും കേൾക്കേണ്ട. ഫോൺ ചെയ്താൽ എന്തൊക്കെയോ പറഞ്ഞിട്ട് വച്ച് കളയും ഒരിക്കൽ അപ്പനെ നോക്കാൻ വന്ന ഡോക്ടറുടെ കൂടെ വന്ന ആൾ എന്റെ കോളജിൽ പഠിച്ചതാണ് എന്ന് തിരിച്ചറിഞ്ഞു. പഴയ സൗഹൃദം പുതുക്കി ഞാൻ അവനോട് എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞു. കൂടുതൽ ഫോണിലാണ് സംസാരിക്കാറ്. ഇടയ്ക്കയാൾ വീട്ടിൽ വരും, കുറെ നേരം സംസാരിച്ചിരിക്കും. വലിയ ആശ്വാസമായിരുന്നു എനിക്കവൻ. എന്തുകൊണ്ടോ അവൻ എന്നെ വിശ്വസിപ്പിച്ചു, കിളവൻ ചത്താൽ എനിക്ക് തിരികെ അമേരിക്കയിൽ മോനോടൊപ്പം പോകാൻ സാധിക്കുമെന്നും സ്വത്തെല്ലാം കുഞ്ഞിനും കൂടെ അർഹതപ്പെട്ടതാകുമെന്നും. ഞാൻ ഒന്നും ചെയ്യണ്ട, അവൻ ഒരു നാൾ തയാറായി വരും, അപ്പോൾ വാതിൽ തുറന്നാൽ മാത്രം മതി, തലയണ കൊണ്ടൊരു പ്രയോഗമുണ്ട്, സ്വാഭാവിക മരണം എന്നേ എ ല്ലാവരും പറയൂ, അപ്പന്റെ ഡോക്ടറെക്കൊണ്ട് സർട്ടിഫിക്കറ്റ് അങ്ങനെ എഴുതിക്കാം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു പോയി. കുറച്ചുനാൾ കൂടെ ഇത് സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ സമയം. എത്രമാത്രം പ്ലാൻ ചെയ്താലും ചിലതൊക്കെ പാടെ തെറ്റിപ്പോകും. നായ്ക്കൾ കൂടു പൊളിച്ചു പുറത്തു ചാടിയതും, അതിൽ ഒന്നിനെ അയാൾക്കും സംഘത്തിനും കൊല്ലേണ്ടി വന്നതും, അപ്പന്റെ മരിച്ചുള്ള കിടപ്പും പിടിവലിയുടെ ലക്ഷണവും ഒക്കെ കൊണ്ട് അതൊരു മോഷണ ശ്രമത്തിനിടെ സംഭവിച്ചതാകുമെന്നു ഞാൻ പൊലീസിനോട് പറഞ്ഞു. പക്ഷേ, ചോദ്യം ചെയ്യലിൽ എനിക്കെല്ലാം ഏറ്റുപറയേണ്ടി വന്നു. പിൻവാതിൽ അവർക്കായി തുറന്നു കൊടുത്തത് ഞാനായിരുന്നു. എനിക്ക് ജീവപര്യന്തം ശിക്ഷയാണ് കിട്ടിയിരിക്കുന്നത്. ഞാൻ എല്ലാ രേഖകളും കാട്ടിയിട്ടും മോൻ ഭർത്താവിന്റേതല്ല എന്ന് പറഞ്ഞു പൊലീസ് ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തി. അവസാനം അയാളുടേത് തന്നെ എന്ന് തെളിഞ്ഞു. സ്വത്തിന്റെ ഒരു ഭാഗം അവനായി കിട്ടിയിട്ടുണ്ട്. എന്റെ വീട്ടുകാരാണ് അവനെ നോക്കുന്നത്. പരോളിൽ ഇറങ്ങുമ്പോൾ മകനോടൊപ്പം അൽപനാൾ കഴിയും. ഞാൻ തെറ്റ് ചെയ്തവൾ തന്നെ. പക്ഷേ, മനസ്സറിയാത്തതൊക്കെ ചെയ്തു, ഇപ്പോഴും ചെയ്യുന്നു എന്ന ദുഷിച്ച ആരോപണങ്ങൾ എന്റെ രൂപത്തോടും, പേരിനോടും ഒപ്പം സദാ ഉണ്ട്. എല്ലാം സഹിക്കാനാണല്ലോ ചിലരുടെ വിധി! RELATED ‘വെറും നാലു വയസ്സ് മാത്രമുള്ള മകളെ കൊലയ്ക്ക് കൊടുത്ത ഞാനൊരമ്മയാണോ? എനിക്ക് ഈ ശിക്ഷ പോര...’ ‘കള്ളനും കൊലപാതകിയും ആണെങ്കിലും ഇനിയും അയാൾക്കൊപ്പം ജീവിക്കണം..!’ ‘ഞാൻ തടയാൻ നോക്കിയെങ്കിലും അയാൾ രാക്ഷസനായി മാറിയിരുന്നു’ ‘എന്റെ അമ്മ പതിനാലു വർഷം കൊണ്ട് അനുഭവിച്ച വേദന ഞാൻ ഒരു ദിവസത്തിൽ അനുഭവിച്ചു’! ‘പി.ടി ഉഷ’യെന്ന വിശേഷണത്തിൽ നിന്നു ജയിലറയിലേക്കുള്ള യാത്ര
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
361 ഡിഡി3/278/2018/തസ്വഭവ 24/11/2018 ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്പെടുന്ന ,മരണപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസിന് കൈമാറുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ 362 ഡിഎ1/801/2018/തസ്വഭവ 23/11/2018 കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള്‍ / മറ്റു വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ 363 109/2018/ ധന 23/11/2018 സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ -മരണപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധന നടത്തി ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ 364 ഡിഎ1/798/2018/തസ്വഭവ 21/11/2018 KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ്‌ വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍ 365 ഡിഎ1/797/2018/തസ്വഭവ 21/11/2018 2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് 366 ആര്‍സി/3/422/2017/തസ്വഭവ 09/11/2018 ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗീകാരം ഉള്ളതും തെരുവ് നായ സംരക്ഷണത്തില്‍ എര്‍പ്പെട്ടിരിക്കുന്നതുമായ സംഘടനകളെ ആനിമല്‍ ബര്‍ത്ത് കണ്‍ ട്രോളിനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ 367 സി2/15471/2018 08/11/2018 പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് വസ്തുക്കളുടെയും ആസ്തികളുടെയും സംരക്ഷണം - സര്‍ക്കുലര്‍ 368 667/ഡി ബി 1/2018/തസ്വഭവ 07/11/2018 ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ 369 96/2018/ധന 23/10/2018 ക്ഷേമ നിധി ബോർഡുകളിലെ കുടുംബ പെൻഷൻകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് സംബന്ധിച്ച് സ്പഷ്‌ടീകരണം 370 466/ഡിഡി2/2018/തസ്വഭവ 15/10/2018 മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി -2019 -20 ലേബർ ബജറ്റിന്റെയും കർമ്മ പദ്ധതിയുടെയും രൂപീകരണം 371 ഡിഎ1/718/2018/തസ്വഭവ 15/10/2018 കറവ പശുക്കളെ വാങ്ങുന്നതിനു ബാങ്ക് ലോൺ എടുക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം 372 ഡിഎ1/718/2018/തസ്വഭവ 15/10/2018 കേൾവി ശക്തി കുറഞ്ഞവർക്ക് കോ ക്ലിയർ ഇമ്പ്ലാന്റേഷന് ശേഷമുള്ള ഉപകരണങ്ങൾ വാങ്ങി നൽകിയത് സംബന്ധിച്ച് 373 424/ഡിബി1/2018/തസ്വഭവ 12/10/2018 ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച് സര്‍ക്കുലര്‍ 374 325/ഡി സി 1/2018/തസ്വഭവ 11/10/2018 നവകേരളം കര്‍മ്മ പദ്ധതി –ഹരിതകേരളം മിഷന്‍ പദ്ധതികള്‍- മാര്‍ഗ നിര്‍ദേശങ്ങള്‍ 375 648/ഡിസി1/17/തസ്വഭവ 09/10/2018 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഏര്‍പ്പെടുത്തിയ അടിസ്ഥാന സൌകര്യങ്ങള്‍ - പരിശോധന -സര്‍ക്കുലര്‍ 376 ഇആര്‍എ3/211/2018/തസ്വഭവ 06/10/2018 ജീവനക്കാര്‍ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു നേരിട്ട് സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശം നല്‍കുന്നത് സംബന്ധിച്ച പരിപത്രം 377 ആർസി2 /41/ 2018 /തസ്വഭവ 06/10/2018 ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അധിക മാർഗ നിർദ്ദേശങ്ങൾ 378 ഡിഎ1/839(3)/2017/തസ്വഭവ 17/09/2018 വാര്‍ഷിക പദ്ധതി –ടെണ്ടര്‍ നടപടികള്‍ -സംബന്ധിച്ച് 379 ഡിഎ1/653/2018/തസ്വഭവ 17/09/2018 2019-20 വര്‍ഷത്തെ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് 380 ഡിഎ1/652/2018/തസ്വഭവ 17/09/2018 പ്രളയക്കെടുതി നേരിടുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 934 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62 പേരുടെ ജീവൻ നഷ്ടമാവുകയും 1,543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. അതേസമയം അൽപം അശ്വാസം പകർന്ന് 6,869 പേർ രോഗമുക്തരായി. ആകെ രോഗികളിൽ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 8,590 ആയി ഉയർന്നു. 369 പേർ മരിച്ചു. ഗുജറാത്തിൽ 3,548 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവൻ നഷ്ടമായി. രാജസ്ഥാനിൽ 2,262 പേർക്കും മധ്യപ്രദേശിൽ 2,165 പേർക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേർക്ക് രോഗം പിടിപെട്ടു. കേരളത്തിൽ 481 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം.കേൾക്കുമ്പോൾ കുറച്ച് അത്ഭുതം തോന്നുന്ന കാര്യമാണെങ്കിലും ട്രഡീഷണൽ രീതിയിലുള്ള വീടുകളോട് ആളുകൾക്ക് ഇഷ്ടം കൂടി തുടങ്ങിയിരിക്കുന്നോ എന്ന സംശയം തള്ളിക്കളയേണ്ട. പഴയകാല ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന വീടുകൾ പലരുടെയും മനസിൽ വീട് നിർമ്മിക്കുമ്പോൾ ഓടിയെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ തങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിന് പഴമയുടെ ഭംഗി കൊണ്ടു വരാൻ ആഗ്രഹിക്കുന്നവരും കുറവല്ല. പഴയ വീടുകളെ പുതിയ രീതിയിലേക്ക് മാറ്റാൻ ഇഷ്ടപ്പെടുന്നവർക്ക് ഇടയിൽ ഇങ്ങിനെയും ചിലരുണ്ട് എന്ന കാര്യം അത്ര ചെറുതല്ല. പഴയ വീടുകളുടെ പൂമുഖം വളരെ വിശാലമായിരുന്നുവെങ്കിൽ ഇന്ന് അവ മാറി വലിപ്പം കുറച്ച് സിറ്റൗട്ട് രീതിയിലേക്ക് മാറിയിരിക്കുന്നു. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത നിരവധി മാറ്റങ്ങൾ പഴയ വീടുകളിൽ നിന്നും പുതിയ വീടുകളിലേക്ക് എത്തി തുടങ്ങിയപ്പോഴാണ് പഴമയിലേക്കുള്ള സഞ്ചാരത്തെ പറ്റി പലരും ചിന്തിക്കുന്നത്. ഒരു പുതിയ വീടിനെ പഴമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം അത്ര ചെറുതല്ല. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകളിൽ തന്നെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പണ്ടു കാലത്തെ വീടുകളിൽ ഭിത്തികൾ നിർമ്മിക്കാനായി ചെങ്കല്ല്, ഇഷ്ടിക എന്നിവയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് അവയുടെ സ്ഥാനം AAC ബ്ലോക്കുകൾ പോലുള്ള ഹോളോബ്രിക് കട്ടകൾ ഏറ്റെടുത്തു കഴിഞ്ഞു. മാത്രമല്ല അവിടെനിന്നും കുറച്ചുകൂടി മുന്നോട്ടു സഞ്ചരിക്കുന്നവർ റെഡിമെയ്ഡ് ബോർഡ്‌, പ്രീ ഫാബ് ഹൗസുകൾ, V ബോർഡ്‌ പോലുള്ള മെറ്റീരിയലുകളും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ നിർമ്മിക്കുന്ന വീടുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയ്ക്ക് പഴയ വീടുകളുടെ അത്രയും ഈടും ഉറപ്പും ലഭിക്കുന്നുണ്ടോ എന്ന കാര്യം പലരും ചിന്തിക്കാറില്ല. എന്തായാലും തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിൽ പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന മെറ്റീരിയലുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും കാഴ്ചയിൽ പഴയ വീടുകളോട് സാദൃശ്യം പുലർത്തുന്ന രീതിയിൽ നിർമ്മാണം നടത്തുക എന്നതാണ് ഇവിടെ പ്രാവർത്തികമാക്കുന്ന മാർഗം. മാറ്റങ്ങൾ പരീക്ഷിക്കാവുന്ന ഇടങ്ങൾ വീട്ടിലോട്ട് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന വലിപ്പം കുറഞ്ഞ സിറ്റൗട്ടിനു പകരമായി ഓപ്പൺ രീതിയിൽ ഒരു വലിയ വരാന്ത നൽകി പഴയ പൂമുഖങ്ങളെ പുന സൃഷ്ടിക്കാം. അവയ്ക്കിടയിൽ തടി ഉപയോഗിച്ച് നിർമ്മിച്ച തൂണുകൾ കൂടി നൽകി കൂടുതൽ ഭംഗിയാക്കാം. പൂമുഖത്ത് ഒരു ചാരു കസേരയും, അലങ്കാര വിളക്ക് രീതിയിൽ ഉപയോഗപ്പെടുത്താവുന്ന റാന്തൽ വിളക്കും നൽകിക്കഴിഞ്ഞാൽ പഴയ വീടിന്റെ ലുക്ക് തന്നെ വീടിന് കൈവരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഫ്ളോറിങ്ങിൽ പരമ്പരാഗത രീതി തന്നെ നിലനിർത്താൻ താല്പര്യപ്പെടുന്നവർക്ക് ടൈലും, മാർബിളും മാറ്റി നിർത്തി പഴയകാലത്ത് ഉപയോഗപ്പെടുത്തിയിരുന്ന കാവി നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറിങ് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അകത്തളത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിൽ ചിത്ര കൂട് രീതിയിൽ രണ്ടു ഭാഗത്തേക്കും തുറന്നിടുന്ന പാളികൾ നൽകി സജ്ജീകരിക്കാവുന്നതാണ്. ജനാലകൾക്ക് വേണ്ടി ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത നിറങ്ങളിൽ ഉള്ളവ തിരഞ്ഞെടുത്താൽ അവ പഴയകാല വീടുകളെ വിസ്മരിപ്പിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കും. സീലിങ്ങിലും നൽകാം പഴമ അതിഥികളെ സൽക്കരിക്കാനായി ഒരുക്കുന്ന ഇടങ്ങളിൽ ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന ഫാൾസ് സീലിംഗ് വർക്കുകൾക്ക് പകരമായി വുഡൻ ഫിനിഷിങ് ഉപയോഗപ്പെടുത്തി തട്ട് രീതി നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിനകത്തേക്ക് കൂടുതൽ തണുപ്പും ലഭിക്കും.ഉപയോഗിക്കുന്ന ലൈറ്റുകൾക്കെല്ലാം ഒരു ആന്റിക് ലുക്ക് നൽകാനായി ശ്രദ്ധിക്കാം. ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവയ്ക്കിടയിൽ ഒരു ചെറിയ നടുമുറ്റം സജ്ജീകരിച്ച് നൽകാം. ബെഡ്റൂമുകളിൽ വുഡൻ ഫിനിഷിങ്ങിൽ ഉള്ള മെറ്റീരിയൽ ഉപയോഗപ്പെടുത്തി അലമാരകൾ, റൂഫ് വർക്ക് എന്നിവ ചെയ്തെടുക്കാവുന്നതാണ്. വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകളെല്ലാം തടിയിൽ തീർത്തവയോ, ആന്റിക്ക് ലുക്ക് നിലനിർത്തുന്നവയോ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്. എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ടു തന്നെ പഴമ നിലനിർത്തിക്കൊണ്ട് അടുക്കളയും ഡിസൈൻ ചെയ്യാനായി ശ്രദ്ധിക്കുക. വീടിനായി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങളെല്ലാം ഒഴിവാക്കി പഴമ കൊണ്ടു വരുന്ന രീതിയിൽ വൈറ്റ് അല്ലെങ്കിൽ ബീജ് പോലുള്ള നിറങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും അത്തരം വീടുകൾ സമാനിക്കുന്നത് നൊസ്റ്റാൾജിയ തുടിക്കുന്ന സുന്ദര നിമിഷങ്ങളാണ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
2018 ൽ കമാൻഡർ അഭിലാഷ് ടോമിക്ക് ഒന്നിലധികം നട്ടെല്ല് ഒടിവുകൾ സംഭവിക്കുകയും ദിവസങ്ങളോളം ഒറ്റയ്ക്ക് ഒരു ബോട്ടിൽ ഒറ്റപ്പെടുകയും ചെയ്തു. അദ്ദേഹത്തെ സമുദ്രത്തിൽ നിന്നും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ നാല് രാജ്യങ്ങളും 17 ദിവസവും ആസൂത്രണം ചെയ്ത വിപുലമായ രക്ഷാപ്രവർത്തനം നടത്തി. തന്റെ രക്ഷയ്‌ക്കും സുരക്ഷിതമായ തിരിച്ചുവരവിനും വേണ്ടി പ്രാർത്ഥിച്ച നൂറുകണക്കിന് ആളുകളെ അദ്ദേഹം ഒടുവിൽ സന്ദർശിക്കുകയും നന്ദി പറയുകയും ചെയ്തു. ഗോൾഡൻ ഗ്ലോബ് റേസിൻറെ ഒന്നാം പതിപ്പിൽ പങ്കെടുക്കുകയായിരുന്നു Cdr അഭിലാഷ് ടോമി അന്ന്. 1968-ൽ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമി ചുറ്റുന്ന സമുദ്രത്തിലൂടെയുള്ള ഒരു യാത്ര, നിർത്താതെയുള്ള ഒരു ഏകാംഗ യാത്ര. ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ നാവിഗേഷൻ ഉപകരണങ്ങൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു യുഗം ആയിരുന്നു 1968. നാവികർ ഒരു സെക്സ്റ്റന്റ്, ഒരു കോമ്പസ്, പ്രകൃതി, ഒരു ബോട്ട് എന്നിവയെ ആശ്രയിച്ചിരിക്കും സമുദ്രങ്ങളിലൂടെ സഞ്ചരിക്കുന്നത്. സോളോ കപ്പലോട്ടത്തിന്റെ ഈ കാലഘട്ടത്തിന്റെ സ്മരണയ്ക്കായി ഗോൾഡൻ ഗ്ലോബ് റേസിന്റെ അടുത്ത പതിപ്പ് 2022 ൽ ആരംഭിക്കും. ഫ്രാൻസിലെ ലെസ് സാബിൾസ് ഡി ഒലോനിൽ നിന്ന് 14 മാസത്തിനുള്ളിൽ ഓട്ടം ആരംഭിക്കുന്നു. 2022 സെപ്റ്റംബർ 04 ന്, മത്സരാർത്ഥികൾ പ്രശസ്ത വെൻ‌ഡി കനാലിലൂടെ പുറപ്പെടും, തെക്ക് കാനറീസ് ഗേറ്റിലേക്ക് പോകും, ​​അറ്റ്ലാന്റിക് വഴി യാത്രചെയ്യാം, ഗുഡ് ഹോപ്പ് മുനമ്പിലൂടെ സഞ്ചരിക്കും, ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ സഞ്ചരിക്കും, Storm ബേ ഗേറ്റ് കടന്ന് പസഫിക് വഴി കേപ് ഹോൺ ചുറ്റി തെക്ക്, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച ശേഷം ലെസ് സാബിൾസ് ഡി ഒലോൺ പൂർത്തിയാക്കുക. Source: https://goldengloberace.com/ എന്തുകൊണ്ടാണ് ഈ യാത്ര ബുദ്ധിമുട്ടുള്ളത്? അത് തെളിയിക്കാൻ ഡാറ്റയുണ്ട്. 6000 പർവതാരോഹകർ എവറസ്റ്റാൻഡിൽ കയറിയപ്പോൾ 600 ബഹിരാകാശയാത്രികർ ബഹിരാകാശത്ത് എത്തിയിട്ടുണ്ടെങ്കിലും 100 ഓളം നാവികർ മാത്രമാണ് ഏകാംഗവും നിർത്താതെയുള്ളതുമായ യാത്ര പൂർത്തിയാക്കിയത്. ഇത് നേടുന്നതിന് ഒരു മനുഷ്യന് ആവശ്യമായ കഴിവുകൾ കണക്കിലെടുക്കുമ്പോൾ അത് ആശ്ചര്യപ്പെടേണ്ടതില്ല. Cdr അഭിലാഷ് ടോമി 2013 ൽ Mhadei-ൽ നിന്ന് ഒരു സോളോ, നോൺ-സ്റ്റോപ്പ് സർക്കംനാവിഗേഷൻ (മുംബൈ മുതൽ മുംബൈ വരെ) പൂർത്തിയാക്കി, അവസാനം അദ്ദേഹത്തെ ബഹുമാനപ്പെട്ട രാഷ്ട്രപതി സ്വീകരിച്ചു. പ്രസംഗത്തിനിടെ മറ്റൊരു റൗണ്ടിലേക്ക് പോകാൻ അനുമതി ആവശ്യപ്പെട്ടിരുന്നു. Source: https://www.facebook.com/abhilashtomyofficial മൂന്നാമത്തെ തവണ, കമാൻഡർ ടോമി തന്റെ മനസ്, കഴിവ്, എന്നിവയെ പരീക്ഷിക്കും, ഒറ്റയ്ക്ക് ഭൂമിയെ പ്രദക്ഷിണം വയ്ക്കാൻ വേണ്ടി, അതും ഒരിടത്തും നിർത്താതെ ഉള്ള യാത്ര. ഇത് ബുദ്ധിമുട്ടാണെന്ന് കരുതി ഉപേക്ഷിക്കാൻ എളുപ്പമാണ്, പക്ഷേ അത് അദ്ദേഹത്തിന്റെ ആത്മാവോ തത്വശാസ്ത്രമോ സമ്മതിക്കില്ല. നന്നായി തയ്യാറാക്കിയ ബോട്ടുമായി സ്റ്റാർട്ട് ലൈനിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നു, മാത്രമല്ല ഈ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുമുള്ള തയാറെടുപ്പിലാണ് അദ്ദേഹം ഇപ്പോൾ. അത് നേടാൻ കഴിയുമെന്ന ആത്മ വിശ്വാസം അദ്ദേഹത്തിനുണ്ട്. ഭാരതീയർ ഒന്നടങ്കം ഈ ധീരഹൃദയത്തെ പിന്തുണച്ചാൽ ഇത് ഉറപ്പായും നടക്കും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഈ മൽസരത്തിനായുള്ള മിക്ക ചെലവുകളും പ്രവേശന ഫീസ്, ഓട്ടത്തിന് അനുയോജ്യമായ ഒരു ബോട്ട് വാങ്ങൽ, ഫിറ്റിംഗ്, മീഡിയ ഇടപഴകലുകൾ, സർട്ടിഫിക്കേഷനുകൾ, ഭക്ഷണം, സാങ്കേതിക ഗിയർ, വസ്ത്രങ്ങൾ, ഓഫ്‌ഷോർ ടീം ചെലവുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ബോർഡിംഗ്, ലാൻഡിംഗ്, മറീന ഫീസ് , യാർഡ് പിന്തുണ മുതലായവക്കുള്ളതാണ്. ഇത് വായിക്കുന്ന എല്ലാവരോടും ഉള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന താഴെ കൊടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധീര ശ്രമത്തിനായി ഉദാരമായി സംഭാവന ചെയ്യുക, ഒപ്പം അദ്ദേഹത്തോടൊപ്പം ആത്മാവിൽ യാത്ര ചെയ്യുക! കമാൻഡർ അഭിലാഷ് ടോമിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്, 75 വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ. നമുക്ക് ഒരുമിച്ച് കഴിയും, സംഭാവന ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. Commander Abhilash Tomy Fundraising Campaign Source: https://twitter.com/abhilashtomy/ ഒരു നല്ല നാളെക്കായി സ്വപ്നം കാണാം അതിനു വേണ്ടി പരിശ്രമിക്കാം 🌴 https://t.co/M6MjEo40hq Commander Abhilash Tomy attempts to bag the first place in the world's most dangerous Golden Globe Race 2022. Please support him in his efforts to make India 🙏 proud! ~ ~#Indians #malayali #Kerala #malayalam #Voyager #ocean #race #IndianNavy #IndianArmy pic.twitter.com/45fbzT1i4X
രാമായണ കഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയ താരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് അലി ഖാന്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു.അന്ന് മികച്ച അഭിനയമായിരുന്നു കാഴ്ച്ച വെച്ചത്. ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2022 ല്‍ റിലീസിനായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
തിരുവനന്തപുരം : വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയില്‍ സമാധിയിരുത്തും. Don't Miss വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി ‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല ‘പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം’; പ്രശ്നം... ‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ |...
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » വിശേഷം » ദേശം » കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു Glint Staff Fri, 08-08-2014 05:15:00 PM ; ന്യൂഡല്‍ഹി ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. തീരദേശ സംരക്ഷണ നിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടി റിസോര്‍ട്ട് പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് 2013 ആഗസ്ത് ആറിന് പരമോന്നത കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് സ്റ്റേ. നിയമം ലംഘിച്ചാണോ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന പരിശോധന തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന കേരള തീരദേശ നിയന്ത്രണ അതോറിറ്റിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ 2013 ജൂലൈ 25-ന് റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അതോറിറ്റിയുടെ കണ്ടെത്തല്‍ വസ്തുതാവിരുദ്ധമാണെന്ന വാദമാണ് ഉടമകള്‍ ഉന്നയിക്കുന്നത്. സിംഗപ്പൂര്‍ കമ്പനിയായ ബനിയന്‍ ട്രീയാണ് പാണാവള്ളി റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍. കുവൈത്ത് കമ്പനി കാപ്പിക്കോയും കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റും ചേര്‍ന്ന് രൂപീകരിച്ച കാപ്പിക്കോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് റിസോര്‍ട്ടിന്റെ പ്രൊമോട്ടര്‍മാര്‍. തുരുത്ത് മുഴുവനായും റിസോര്‍ട്ടിന്റെ കൈവശമാണ്. റിസോര്‍ട്ടിന്റെ മുതല്‍ മുടക്ക് 450 കോടി രൂപയാണെന്ന് അറിയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പ എടുത്തിരിക്കുന്നത് 165 കോടി രൂപയാണ്. കൃത്യം ഒരു വര്‍ഷം മുന്‍പ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ സെപ്തംബറില്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കിയാല്‍ പഞ്ചായത്തിന് ഭീമമായ നഷ്ടമുണ്ടാവുമെന്ന് അടുത്തദിവസം പാണാവള്ളി പഞ്ചായത്ത് പ്രമേയം പാസ്സാക്കി. റിസോര്‍ട്ട് പൊളിക്കാനുള്ള സാങ്കേതിക-സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്ന് പഞ്ചായത്ത് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ 2013 ഒക്ടോബറില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റിസോര്‍ട്ട് പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പൊളിച്ചുനീക്കല്‍ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇത് താല്‍ക്കാലികമായി തടയുകയായിരുന്നു. തുടര്‍ന്ന്‍ കായലിന് മലിനീകരണമില്ലാതെ റിസോര്‍ട്ട് പൊളിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വിദഗ്ധ സമിതിയെ മന്ത്രാലയം ചുമതലപ്പെടുത്തി. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനത്തിന് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ കളകടര്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ അനുമതിയ്ക്കും ധനസഹായത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന അവസരത്തിലാണ് സുപ്രീം കോടതി വിധി. കാണുക: തുരുത്തിന്റെ 2006 മുതലുള്ള ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത് റിസോര്‍ട്ട് നടത്തിയ പാരിസ്ഥിതിക ആഘാതത്തിന്റെ വ്യാപ്തി. പാണാവള്ളി പഞ്ചായത്തതിര്‍ത്തിയില്‍ ചെറുതുരുത്തുകളിലും കായല്‍ തീരത്തുമായി പന്ത്രണ്ടോളം റിസോര്‍ട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് പരാതിയുണ്ട്. 2007 ജൂലൈയില്‍ നിലവില്‍ വന്ന കെട്ടിട നിര്‍മ്മാണ ചട്ടം അനുസരിച്ച് ഉള്‍നാടന്‍ ദ്വീപുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ സംരക്ഷണ നിയമം അനുസരിച്ചാണ് നടത്തേണ്ടത്. തീരത്ത് നിന്ന്‍ 50 മീറ്റര്‍ വിട്ടേ നിര്‍മ്മാണം നടത്താവൂ, കെട്ടിടത്തിന്റെ പരമാവധി ഉയരം ഒന്‍പത് മീറ്റര്‍ ആയിരിക്കണം, രണ്ടു കെട്ടിടങ്ങള്‍ക്കിടയില്‍ 20 മീറ്റര്‍ അകലം വേണം എന്നിങ്ങനെ ഒരുവിധം എല്ലാ ചട്ടങ്ങളും പ്രകടമായി ലംഘിച്ചാണ് നിര്‍മ്മാണം. അഞ്ചു കോടി രൂപയില്‍ അധികം ചെലവ് വരുന്ന പദ്ധതികള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി വേണമെന്നും നിബന്ധനയും പാലിച്ചിട്ടില്ല. സംസ്ഥാന തീരദേശ അതോറിറ്റിയുടെ അനുമതിയും വാങ്ങിയിട്ടില്ല. പ്രധാനമായും ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് പഞ്ചായത്തുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളില്‍ നിന്നും റിസോര്‍ട്ടുടമകള്‍ക്ക് സഹായം ലഭ്യമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2007 ഒക്ടോബര്‍ അഞ്ചിന് അപേക്ഷ സമര്‍പ്പിച്ച അന്ന് തന്നെയാണ് പഞ്ചായത്ത് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന കാര്യം ഹൈക്കോടതി വിധിന്യായത്തില്‍ എടുത്തു പറഞ്ഞിരുന്നു. റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായപ്പോള്‍ റിസോര്‍ട്ടുടമകള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ ആവശ്യം ഉന്നയിച്ചാല്‍ അനുകൂലമായ എന്തെങ്കിലും നിലപാടെടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എമ്മിലെ നാല് പേരടക്കം എം.എല്‍.എമാരും മതമേലധ്യക്ഷന്മാരുമുള്‍പ്പടെയുള്ളവര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. സുരേഷ് കുറുപ്പ്, ആര്‍.രാജേഷ്, എ.എം.ആരിഫ്, സാജൂപോള്‍ എന്നിവരാണ് ഒപ്പിട്ട ഇടതുപക്ഷ എം.എല്‍.എമാര്‍. എന്നാല്‍, സംഭവം വിവാദമായതിനെതുടര്‍ന്ന് ഇവര്‍ ഈ നിവേദനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം റിസോര്‍ട്ട് പൊളിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. തുരുത്ത് മുഴുവനുമായി പണിഞ്ഞ നെടിയന്‍തുരുത്ത് റിസോര്‍ട്ട് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി 2012-ല്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയിരുന്ന പി. വേണുഗോപാല്‍ റവന്യു മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ഇതിലും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. തദ്ദേശ സ്ഥാപനത്തെ കൂട്ടുപിടിച്ചുകൊണ്ട് വേമ്പനാട്ടുകായലിലെ ഒരു തുരുത്തുതന്നെ വിദേശ ശക്തികള്‍ അനധികൃതമായി കൈയ്യടക്കുന്നു എന്നും ഭാവിയില്‍ അത് രാജ്യസുരക്ഷയെത്തന്നെ ദോഷമായി ബാധിക്കുന്ന തരത്തിലാവുമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായാണറിവ്. തീരദേശനിയമ ലംഘനത്തിനേക്കാള്‍ ഗൗരവമുള്ളതാണ് ആലപ്പുഴയിലെ തുരുത്തുകള്‍ ഇത്തരം വിദേശ ശക്തികളുടെ അധീനതയിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്. ചുരുക്കത്തില്‍, ഒരു തുരുത്തിന്റെ പാരിസ്ഥിതിക നില പൂര്‍ണ്ണമായും തകിടം മറിച്ചതിനൊപ്പം നാട്ടിലെ നിയമവ്യവസ്ഥയുടെ തകിടം മറിച്ചില്‍ കൂടിയാണ് കാപ്പികോ റിസോര്‍ട്ട് ദൃശ്യമാക്കുന്നത്.
നിലയ്ക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് വിലക്കി ഹൈക്കോടതി | തുറമുഖം വന്നാല്‍ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്ന് മന്ത്രി | വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം | കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം | ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; രണ്ടര ലക്ഷം പേരെ പാര്‍പ്പിക്കാന്‍ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രം | സ്വർണവില താഴേക്ക്; വിപണി നിരക്ക് അറിയാം | വണ്ടി പൊളിക്കല്‍, മാരുതിക്കൊപ്പം കൈകോര്‍ത്ത് ഈ കമ്പനികളും! | ‘ദ കശ്‍മിര്‍ ഫയല്‍സ്’ പ്രൊപഗാൻഡ സിനിമ, ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ | ഗുണ്ടാസംഘങ്ങൾക്ക് തീവ്രവാദ ബന്ധം; ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ | സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത | ആരോഗ്യത്തിന് ഒരു ആപ്ലിക്കേഷനുമായി ദുബായിലെ ഡോക്ടര്‍മാര്‍ Technology October 26, 2014 | Published by : Express Kerala Network ദുബായ്: ആരോഗ്യത്തിനൊരു ആപ്ലിക്കേഷനുമായി ദുബായിലെ ഡോക്ടര്‍മാര്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ആപ്ലിക്കേഷനെന്നാണ് അധികൃതരുടെ വിശദീകരണം. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി എന്നിവയില്‍ ഇത്തരം ഹെല്‍ത്ത് ആപ്ലിക്കേഷന്‍ ലഭിക്കും . പബ്ലിക് ഹെല്‍ത്തിനെക്കുറിച്ചും ആശുപത്രികളെക്കുറിച്ചും ഫിറ്റ്‌നസ്സ് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ വിവരങ്ങള്‍ എല്ലാം ഇത്തരം ആപ്ലിക്കേഷനില്‍ ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദുബായിലെ ഏതു തരത്തിലുള്ള ഡോകടര്‍മാരെ കുറിച്ചുള്ള വിവരങ്ങളും എളുപ്പത്തില്‍ ഈ ആപ്ലിക്കേഷന്‍ മൂലം അറിയുവാന്‍ സാധിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇനി ആരോഗ്യം എളുപ്പത്തില്‍ കാത്തു സൂക്ഷിക്കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
കൊവിഡ് പോലെ കേരളം മുഴുവൻ ഷിഗെല്ല Shigella പടരുമെന്ന ഭീതി അസ്ഥാനത്താണ്. എന്ത് കൊണ്ടെന്ന് വിശദമാക്കുകയാണ് പ്രശസ്ത പബ്ലിക്ക് ഹെൽത്ത് സ്പെഷ്യലിസ്റ്റും ഡോക്ടറും കോളംനിസ്റ്റുമായ ഡോ: എസ്. എസ്. ലാൽ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ. പോസ്റ്റിന്റെ പൂർണ്ണ രൂപം: ഷിഗെല്ല കേരളം മുഴുവൻ പടരുമോ? “കോഴിക്കോട്ട് പുതിയ വൈറസ് ഇറങ്ങിയല്ലേ?” ഒരു സുഹൃത്ത് ഫോണിൽ ചോദിച്ചതാണ്. “ഏത് വൈറസ്?” എൻറെ മറുചോദ്യം. “ഷിഗെല്ലയെന്നോ മറ്റോ ആണ് ടെലിവിഷനിൽ കേട്ടത്” “ഷിഗെല്ല വൈറസല്ല. അത് ഒരിനം ബാക്റ്റീരിയ ആണ്.” “എന്തായാലും അതിപ്പൊ കൊവിഡ് പോലെ കേരളം മുഴുവൻ പടരില്ലേ? “ഇല്ല” ‘ഷിഗെല്ലോസിസ്’ എന്ന പേരിൽ അറിയുന്ന വയറിളക്ക രോഗമാണ് കോഴിക്കോട്ട് കണ്ടത്. നമ്മൾ ഷിഗെല്ല എന്ന പേരിൽ വിളിക്കുന്ന ബാക്റ്റീരിയ ആണ് രോഗമുഉണ്ടാക്കുന്നത്. ഈ വയറിളക്ക രോഗമുള്ളവരുടെ മലത്തിലൂടെ രോഗാണുക്കൾ പുറത്തേയ്ക്കു പ്രവഹിക്കും. ഒരു രോഗിയുടെ ശരീരത്തിനു പുറത്തു വന്ന അണുക്കൾ മറ്റൊരാളുടെ വയറ്റിനുള്ളിലേയ്ക്ക് കടന്നാൽ അയാൾക്കും രോഗം കിട്ടും. ഷിഗെല്ലോസിസ് രോഗത്തിൻറെ പകർച്ചയും നമ്മുടെ ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗിയുമായോ രോഗാണു തങ്ങി നിൽക്കുന്ന വസ്തുക്കളുമായോ പ്രതലവുമായോ നമ്മുടെ കൈവിരലുകൾക്ക് സമ്പർക്കമുണ്ടാകുന്നത് രോഗം നമ്മളിലേയ്ക്ക് പകരുന്നതിന് കാരണമാകും. രോഗമുള്ള ഒരാൾ കൈകാര്യം ചെയ്യുന്ന ഭക്ഷണം നമ്മൾ കഴിക്കുന്നതും രോഗം പടരാൻ കാരണമാകാം. പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയും ശുദ്ധമല്ലാത്ത ജലത്തിലൂടെയും നമുക്ക് രോഗം കിട്ടാം. പച്ചക്കറികളോ പഴങ്ങളോ കഴുകി വൃത്തിയാക്കാതെ കഴിക്കുന്നതും രോഗമുണ്ടാക്കാം. രോഗം വന്ന ഒരാളിൽ നിന്ന് ലൈംഗിക ബന്ധത്തിനിടയിൽ മറ്റൊരാളുടെ ഉള്ളിലേയ്ക്ക് രോഗാണു കടക്കാനുള്ള സാദ്ധ്യതയും ഉണ്ട്. ഡോ: എസ്. എസ്. ലാൽ ഏതു പ്രായക്കാർക്കും വരാവുന്ന രോഗമാണ് ഇതെങ്കിലും ചെറിയ കുട്ടികൾക്ക് രോഗം കിട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. കൂടുതൽ യാത്ര ചെയ്യുന്നവർക്കും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കേണ്ടി വരുന്നവർക്കും രോഗ സാദ്ധ്യത കൂടുതലാണ്. ഷിഗെല്ലോസിസ് വയറിളക്കം ഉണ്ടാക്കുന്നത് ബാക്റ്റീരിയ ആണെന്ന് പറഞ്ഞു. ബാക്റ്റീരിയ ആയതുകൊണ്ട് ആവശ്യമെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക് ഉപയോഗിച്ചും രോഗം ചികിത്സിക്കാൻ കഴിയും ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനു മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത് നമുക്ക് രോഗം വരാതിരിക്കാൻ സഹായിക്കും. രോഗം വന്നയാളെ പരിചരിക്കുന്നവരും ഇത്തരത്തിൽ കൈ ശുദ്ധമായി സൂക്ഷിക്കണം. കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോഴും രോഗപ്പടർച്ച ഉണ്ടാകുന്നത് നാട്ടിലെ ശുദ്ധജല ലഭ്യതയിലെ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഷിഗെല്ലയൊക്കെ നമുക്കിടയിൽ ഉണ്ട്. എങ്കിലും നാട്ടിൽ രോഗം പടരാത്തതിന് പ്രധാന കാരണം മലയാളിയുടെ വൃത്തിശീലം തന്നെയാണ്. പിന്നെ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിൻറെ മേന്മയും. ശുചിത്വ ശീലങ്ങൾ കൊണ്ടും വൃത്തിയായി ഭക്ഷണം കൈകാര്യം ചെയ്യുന്നതിലൂടെയും സുരക്ഷിതമായ ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നത് വഴിയും രോഗം വരാതെ നോക്കാം. ആർക്കെങ്കിലും കടുത്ത രോഗം വന്നാൽ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സകളിലൂടെ രോഗമുക്തി നേടാം എന്ന ആശ്വാസവുമുണ്ട്. പഴയ രോഗങ്ങളെയും വലിയ ഭീഷണികളായി ഊതിവീർപ്പിച്ചു കാണിക്കുന്നത് അപകടമാണ്. അതൊക്കെ പരിഹരിക്കാൻ നാട്ടിലെ ആരോഗ്യ സംവിധാനങ്ങൾക്ക് പണ്ടേ കഴിവുണ്ട്. കേരളത്തിൽ ഇന്നത്തെ അവസ്ഥയിൽ അടിയന്തിര ആരോഗ്യ പ്രശ്നമായി കൊവിഡ് തുടരുകയാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമവും അനുവദിക്കാൻ പാടില്ല.
കേരളീയരെ സംബന്ധിച്ചേടത്തോളം പ്രവാസം ജീവിതായോധനത്തിന്റെ അനിവാര്യഘടകമാണ്. വ്യാവസായിക ഉല്‍പാദനം കുറവായതിനാല്‍ തൊഴില്‍ ലഭ്യത കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉയര്‍ന്ന സാമൂഹിക ജീവിത നിലവാരം നിലനില്‍ക്കുകയും ചെയ്യുന്നു. ഈ കാരണങ്ങള്‍ കേരളീയരെ പ്രവാസജീവിതത്തിന് നിര്‍ബന്ധിതരാക്കുന്നു. സമീപകാലത്ത് ഈ അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാവാന്‍ ഇടയില്ലാത്തതിനാല്‍ പ്രവാസജീവിതവും തുടര്‍ന്നുകൊണ്ടിരിക്കും. ഒരു ദേശത്തേക്കല്ലെങ്കില്‍ മറ്റൊരു ദേശത്തേക്ക്. അതിനാല്‍ പ്രവാസജീവിതം നമുക്ക് അനിവാര്യമായ പരീക്ഷണം തന്നെയാണ്. അവിടെ എങ്ങനെ മികവ് പുലര്‍ത്താം എന്നതാണ് പ്രശ്‌നം. കേരളം സര്‍വ മേഖലകളിലും ആര്‍ജിച്ച പുരോഗതിയുടെ അടിസ്ഥാനം പ്രവാസികളാണെന്ന കാര്യത്തില്‍ സംശയമില്ല. ഭൗതിക പുരോഗതി കൈവരിക്കാതെ ധാര്‍മികമായോ വിദ്യാഭ്യാസപരമായോ രാഷ്ട്രീയമായോ നമുക്ക് മുന്നേറാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ പ്രവാസത്തെ അനുഗ്രഹമായി കണ്ട് ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ഉത്തമ മാര്‍ഗമായി പരിഗണിക്കുകയാണ് വിവേകം. അതിന് നാം അനിവാര്യമായും ചെയ്തിരിക്കേണ്ട പത്ത് കാര്യങ്ങള്‍ ചുവടെ: 1. ലക്ഷ്യബോധത്തോടെ ജീവിക്കുക പ്രവാസികള്‍ പലവിധമാണ്. കൃത്യമായ ലക്ഷ്യബോധമുള്ളവരും ഇല്ലാത്തവരും അവരിലുണ്ട്. അതില്‍തന്നെ, ഭൗതിക ജീവിത ലക്ഷ്യം മാത്രമുള്ള വരെയും അതിനു വേണ്ടി രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നവരെയും കാണാം. മരണത്തിനു മുമ്പ്, മരണത്തിനു ശേഷം എന്നീ രണ്ട് ഘട്ടങ്ങളുണ്ടെന്ന് വിശ്വസിക്കുകയും അതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്നവരും ധാരാളമുണ്ട്. ഇഹലോകത്തും പരലോകത്തും പ്രയോജനപ്പെടുംവിധം തങ്ങളുടെ സമയം ചെലവഴിക്കുന്നവരാണ് ഉത്തമ പ്രവാസികള്‍. രാവും പകലും അവര്‍ക്ക് മാറിമാറി വരുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മത്രമല്ല, മറിച്ച് സുകൃതങ്ങള്‍ ചെയ്ത് നിറക്കാനുള്ള അവസരം കൂടിയാണ്. പിന്നീട് തിരിഞ്ഞുനോക്കു മ്പോള്‍ സുകൃതങ്ങളുടെ ആ ഖജനാവില്‍ കാണുക മുത്തുകളും പവിഴങ്ങളും മാത്രം. അയാള്‍ ഫലപ്രദമായ വിധത്തില്‍ സമയം ചെലവഴിച്ചു എന്നര്‍ഥം. 2. വിധിയെ പഴിക്കാതെ വിധിയെ പഴിച്ച് കാലം കളയുന്ന ചില പ്രവാസികളുണ്ട്. കുടുംബം മുതല്‍ തൊഴില്‍ വരെ എല്ലാ കാര്യത്തെ കുറിച്ചും അവര്‍ക്ക് പരാതികള്‍ മാത്രം. ഉത്തമ പ്രവാസിയായിത്തീരാന്‍ ആഗ്രഹിക്കുന്നവര്‍ വിധിയെ പഴിക്കാതിരിക്കുക. തനിക്ക് ലഭിച്ച ഒരു നന്മയും കാണാതെ, എല്ലാം കാര്യങ്ങളിലും കുറ്റവും കുറവും കണ്ടെത്തുന്ന പ്രവാസികള്‍ ധാരാളം. വിസയെടുത്ത് അവരെ ഇവിടെ എത്തിച്ചവര്‍ മുതല്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ അവരെ സഹായിച്ചവരെല്ലാം ഈ പഴിയുടെ ഇരകളായിത്തീരുന്ന എത്രയോ ദുരനുഭവങ്ങള്‍. തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ഉന്നതിയുടെ പടവുകള്‍ താണ്ടിയ ഉന്നതശീര്‍ഷരായ എത്രയോ വ്യക്തികളുണ്ട്. അവരുടെ സ്വഭാവ മാതൃകകള്‍ സ്വീകരിച്ച് മുന്നേറുകയാണ് ഉത്തമ പ്രവാസികള്‍ ചെയ്യേണ്ടത്. 3. കുടുംബത്തെ കൂട്ടുപിടിക്കുക കുടുംബ ബന്ധം പൊളിയുന്നത് പരാജയത്തിന്റെ തുടക്കമാണ്. അചിരേണ രോഗങ്ങളും വര്‍ധിക്കുന്നു. ഭാര്യ, മക്കള്‍, മറ്റു കുടുംബാംഗങ്ങള്‍ അവര്‍ നമ്മെ എങ്ങനെ അനുഭവിക്കുന്നുവോ അതാണ് നാം. അല്ലെങ്കില്‍ അവര്‍ നിങ്ങളെ തിരിഞ്ഞുകുത്തുന്ന ഒരു കാലമുണ്ടാവും. കാരുണ്യഭാവമായിരിക്കണം കുടുംബത്തിന്റെ അടിസ്ഥാനം. സഹനവും ശ്രദ്ധയുമാണ് കുടുംബ ഭദ്രതക്ക് ആധാരം. ‘കുടുംബ കാര്യങ്ങളും മക്കളുടെ പഠനവുമെല്ലാം നീ നന്നായി ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ സന്തോഷം’ എന്നെല്ലാം പറഞ്ഞ് സഹധര്‍മിണിക്ക് ഒരു പ്രശംസ. ആയിരം ബോട്ടില്‍ ഉത്തേജക മരുന്ന് നല്‍കുന്നതിനേക്കാള്‍ ഫലം ചെയ്യും ഇത്തരം വാക്കുകള്‍. പരമാവധി സമയം അവരുമായി ചെലവഴിക്കുക. എല്ലാ ദിവസവും കുട്ടികളുമായി സംസാരിക്കുക. മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനും സമയം കണ്ടെത്തുക. 4. സാമ്പത്തിക അച്ചടക്കം വരുമാനം പതിന്മടങ്ങായി വര്‍ധിക്കുമ്പോള്‍ ആഡംബരത്തോട് ഭ്രമമേറുക എന്നത് പ്രവാസികളുടെ ദൗര്‍ബല്യമാണ്. ചെലവുകളെ അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ തിരിച്ച് പണം ശ്രദ്ധയോടെ ചെലവഴിക്കുക. സബ്‌സിഡി നല്‍കാം എന്ന് പറഞ്ഞാലും ബാങ്ക് വായ്പയെ ആശ്രയിക്കാതിരിക്കുക. സര്‍ക്കാരും ബാങ്കുകളും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. ധൂര്‍ത്ത് പൂര്‍ണമായും വര്‍ജിക്കുക. പ്രവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനോ അവരെ സംരക്ഷിക്കാനോ അവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ ലഭ്യമാക്കാനോ ഇവിടെ ആരും ഉണ്ടാവില്ല. നാട്ടില്‍ എല്ലാ വിഭാഗക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ പെന്‍ഷന് വേണ്ട സമ്പാദ്യം അയാള്‍ തന്നെ കരുതിയിരിക്കണം. വരുമാനത്തിന്റെ ഇരുപത് ശതമാനമെങ്കിലും പ്രവാസാനന്തര വാര്‍ധക്യകാല പെന്‍ഷനു വേണ്ടി നീക്കിവെക്കുക. 5. മുന്‍ഗണനാ ക്രമം തിരിച്ചറിയുക പ്രവാസികള്‍ മുന്‍ഗണനാ ക്രമങ്ങള്‍ അറിയാതെ ജീവിക്കുന്നത് അബദ്ധങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കും. എല്ലാ കാര്യങ്ങളിലും മുന്‍ഗണനാക്രമം വേണം. പ്രവാസലോകത്തേക്ക് എത്തിപ്പെടാന്‍ വേണ്ടിവന്ന അനിവാര്യമായ കടബാധ്യതകള്‍ തീര്‍ത്ത ശേഷം, വിശിഷ്യാ വിവാഹിതര്‍ക്ക്, സ്വന്തമായ വീട് എന്നത് അവരുടെ മുഖ്യ അജണ്ടയിലുണ്ടായിരിക്കണം. സ്വയം സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും മുന്‍ഗണന കൊടുക്കാം. ഇതെല്ലാം തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്. 6. സാംസ്‌കാരിക വൈവിധ്യം ഉള്‍ക്കൊള്ളുക നമ്മില്‍ പലരെ സംബന്ധിച്ചേടത്തോളവും കേരളത്തിന്റെ ഗ്രാമീണതയില്‍നിന്ന് കോസ്‌മോപോളിറ്റന്‍ നഗരത്തിലേക്കുള്ള പറിച്ചുനടലാണ് പ്രവാസ ജീവിതം. അത് ഒരുതരം അമ്പരപ്പ് സൃഷ്ടിച്ചേക്കാം. പല ദേശക്കാര്‍, പല വര്‍ണക്കാര്‍, ഭാഷക്കാര്‍. എല്ലാവരുമായും നന്നായി ഇടപെടാന്‍ കഴിയുക എന്നതാണ് ജീവിതവിജയത്തിന്റെ നിദാനം. അതത് രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ മനസ്സിലാക്കി നല്ലത് ഉള്‍ക്കൊള്ളുകയും തിയ്യത് വര്‍ജിക്കുകയും ചെയ്യുക. 7. ശരീരം, മനസ്സ്, ആത്മാവ് എന്നിവ പരിഗണിക്കുക പ്രവാസികളില്‍ അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയവ തെറ്റായ ഭക്ഷണശീലങ്ങള്‍ കാരണമായി ഉണ്ടാകുന്നതാണ്. മൂന്ന് നേരം ഭക്ഷണത്തില്‍ രാത്രി പഴവര്‍ഗങ്ങള്‍ മാത്രമാക്കുകയാണ് ഉത്തമം. വ്യായാമത്തിന് സമയം കണ്ടെത്തുകയും വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ആരാധനകള്‍ ചിട്ടയോടെ അനുഷ്ഠിക്കുന്നതും താല്‍പര്യമുള്ള കാര്യങ്ങളില്‍ വ്യാപൃതമാവുന്നതും ആത്മാവിനും മനസ്സിനും ആശ്വാസം നല്‍കും. പുസ്തക വായനക്കും അല്‍പം സമയം കണ്ടെത്തുക. മാനസികമായ പിരിമുറുക്കത്തില്‍നിന്ന് മോചനം നേടണം. നമ്മേക്കാള്‍ കഷ്ടപ്പെടുന്നവരിലേക്ക് നോക്കാനുള്ള കണ്ണ് ഉണ്ടാവുമ്പോള്‍ നമ്മുടെ പിരിമുറുക്കത്തില്‍ അയവുണ്ടാവും. 8. ജീവകാരുണ്യ പ്രവര്‍ത്തനം ആരോഗ്യത്തിനും ആയുസ്സിനും ഏറെ ഉത്തമമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാവല്‍. പ്രവാസലോകത്ത് അതിന് എത്രയോ അവസരങ്ങള്‍ തുറന്നുകിടക്കുന്നു. നമ്മുടെ സമയം, ആരോഗ്യം, സമ്പാദ്യം എല്ലാം നിശ്ചിത അളവില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കുന്നത് നമുക്കു തന്നെ അനുഗ്രഹമായി ഭവിക്കും. സഹജീവികളുടെ കണ്ണീര്‍ തുടക്കുന്നതിനു വേണ്ടി ധനം ചെലവിട്ടതിന്റെ പേരില്‍ ആരെങ്കിലും ദാരിദ്ര്യത്തില്‍ വീണുപോയ ഒരനുഭവവും ഇല്ല. ധൂര്‍ത്തും ദുര്‍വ്യയവും കൊണ്ടാണ് പലപ്പോഴും പാപ്പരായിത്തീരുന്നത്. ‘ആദമിന്റെ പുത്രാ, നീ ചെലവഴിക്കുക, നിനക്കു വേണ്ടിയും ചെലവഴിക്കപ്പെടും’ എന്ന നബിവചനം ഓര്‍മയിലുണ്ടാവട്ടെ. 9. നിയമവിധേയമായി കാര്യങ്ങള്‍ ചെയ്യുക ചുരുങ്ങിയത് രണ്ടോ അതിലധികമോ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് പ്രവാസികള്‍. എല്ലാം നിയമവിധേയമായി ചെയ്ത് ശീലിക്കുന്നത് ജീവിതം അയത്‌ന ലളിതമാക്കാന്‍ സഹായകമാവും. നിയമവിധേയമല്ലാത്ത സ്വയം സംരംഭകത്വത്തില്‍ ഏര്‍പ്പെട്ട പലരും പ്രയാസപ്പെടുന്നത് കാണാം. പഴയ ബിനാമി കളിയുടെ കാലം കഴിഞ്ഞു എന്ന തിരിച്ചറിവ് അനിവാര്യമാണ്. കളിക്കാനിറങ്ങുമ്പോള്‍ കളിയുടെ നിയമങ്ങള്‍ പാലിക്കേണ്ടതുപോലെ, അതത് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായും പാലിച്ച് ജീവിക്കുന്നത് ഉത്തമ പ്രവാസികള്‍ക്കുണ്ടായിരിക്കേണ്ട മറ്റൊരു ഗുണമാണ്. 10. തിരിച്ചുപോക്കിന് തയാറാവുക ഇരുപത്തഞ്ച് വര്‍ഷം പഠനം, ഇരുപത്തഞ്ച് വര്‍ഷം സമ്പാദ്യം, ഇരുപത്തഞ്ച് വര്‍ഷം സേവനം എന്ന നിലയില്‍ നമ്മുടെ ആയുസ്സ് ചെലവഴിക്കുന്നത് ഉത്തമമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതായാലും അറുപത് വയസ്സിനപ്പുറം പ്രവാസലോകത്ത് തങ്ങുന്നത് ഉത്തമ പ്രവാസികളുടെ ലക്ഷണമല്ല. പ്രവാസകാലത്ത് നേടിയ സമ്പാദ്യം, കേരളത്തില്‍ മഴപെയ്യുന്നതുപോലെ, എല്ലാം ഒലിച്ചുപോവുന്ന അവസ്ഥയുണ്ടാവാതിരിക്കട്ടെ. കൃത്യമായ ആസൂത്രണത്തോടെ നേരത്തേ നാട്ടില്‍ സ്ഥിരവാസമാക്കുന്നതും നല്ലതു തന്നെ. സ്ഥിരവരുമാനത്തിന് സ്വയം തന്നെ സംവിധാനം കണ്ടെത്തുക. നിത്യചെലവ്, ചികിത്സ, കുട്ടികളുടെ പഠനം തുടങ്ങിയവക്കെല്ലാം നല്ല തുക ആവശ്യമാണല്ലോ. ഉത്തമ പ്രവാസികള്‍ക്ക് ഉണ്ടാവേണ്ട ഗുണങ്ങള്‍ എത്ര എണ്ണിപ്പറഞ്ഞാലും പൂര്‍ണമാവുകയില്ല. അഭിവാദ്യം ചെയ്യല്‍, നന്ദി പറയല്‍, മികവിലേക്കുള്ള നിരന്തര പരിശ്രമം എന്നീ മൂന്ന് ഗുണങ്ങളാണ് ജപ്പാനികളുടെ വിജയ രഹസ്യം എന്ന് പറയാറുണ്ട്. ഇതു കൂടാതെ തൊഴിലിനോടുള്ള പ്രതിബദ്ധത, ആത്മവിശ്വാസം, ക്രയശേഷി തുടങ്ങി അനേകം വേറെയും ഗുണങ്ങളുണ്ട്. പക്ഷേ എത്രമാത്രം ഇതെല്ലാം നടപ്പാക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഒരാള്‍ വിജയിയായ പ്രവാസിയാണോ അല്ലേ എന്ന് നിശ്ചയിക്കപ്പെടുന്നത്. മേല്‍ പറഞ്ഞ പത്ത് കാര്യങ്ങള്‍ അതിന് സഹായകമാവും.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കൊച്ചി: മലയാളത്തിൽ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുടെ സിനിമയാണ് ‘ഫോർ ഇയേർസ്’ എന്ന് ഉറപ്പു നൽകുകയാണ് ചിത്രത്തിന്റെ ട്രയ്ലർ. പ്രിയാ വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്. ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റർ: സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: തപസ് നായക്, മേക്കപ്പ്: റോണക്സ് സേവിയർ, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ആർട്ട്: സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, അസിസ്റ്റന്റ് ഡിഓപി; ഹുസൈൻ ഹംസ, ഡിഐ: രംഗ് റെയ്‌സ് മീഡിയ, വിഎഫ്എക്സ്: ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ; എൽദോസ് രാജു, സ്റ്റിൽസ്: സജിൻ ശ്രീ, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ. Share FacebookTwitterWhatsAppEmail Prev Post മുട്ടുവേദനയും പരിഹാര മാര്‍ഗങ്ങളും Next Post സുലു രാജകുമാരന്‍ ലെത്തുകുത്തുലയെ കൊന്നത് കൂടെ കിടക്ക പങ്കിട്ട സ്ത്രീകൾ തന്നെ! മൃതദേഹം കോണ്ടം മാത്രം ധരിച്ച നിലയിൽ
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
തൊണ്ണൂറുകളുടെ മധ്യത്തിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും ലോക ഫുട്ബോളിൽ ഹെർനാൻ ക്രെസ്പോയോളം ഗോൾ സ്കോറിങ് മികവ് പുലർത്തിയ സ്‌ട്രൈക്കർമാർ കുറവായിരുന്നു.വേഗതയും ശക്തിയും ഫിനിഷിങ്ങും സ്കില്ലും ഹെഡിങ്ങും എല്ലാ തികഞ്ഞ സമ്പൂർണ്ണ സ്‌ട്രൈക്കറുമായിരുന്നു അർജന്റീനിയൻ. ഇരു കാലുകൾ കൊണ്ടും തല കൊണ്ടും ഒരുപോലെ സ്കോർ ചെയ്യുന്ന താരം അക്രോബാറ്റിക് ഗോളുകൾ നേടാനുള്ള കഴിവിന് പേരുകേട്ടവനായിരുന്നു. 1993 ൽ റിവർപ്ലേറ്ററിലൂടെ തുടങ്ങിയ കരിയർ 2012 ൽ പാർമയിലൂടെയാണ് അവസാനിച്ചത്.സീരി എയിലെ എക്കാലത്തെയും മികച്ച വിദേശ കളിക്കാരിലൊരാളായാണ് ക്രെസ്പോയെ കണക്കാക്കുന്നത്. അര്ജന്റീനക്കായി 1998 2002 2006 വേൾഡ് കപ്പുകളിൽ ഉൾപ്പെടെ 64 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ നേടിയിട്ടുണ്ട്, പലപ്പോഴും സൂപ്പർ സ്‌ട്രൈക്കർ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയുടെ നിഴലിൽ ആയി പോവാനായിരുന്നു മുൻ ചെൽസി താരത്തിന്റെ വിധി.2002 ഓടെ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട അർജൻറ്റീനയോട് വിടപറഞ്ഞതോടെ ഒമ്പതാം നമ്പർ ക്രെസ്പോക് ലഭിചു. 1975 ജൂലൈ 5 ന് അർജൻറ്റീനയിൽ ജനിചു വീണ ക്രെസ്പോ അർജൻറ്റീനൻ ക്ലബ്ബാ യ റിവർപ്ലേറ്റിലൂടെയാണ് ഫുട്ബോൾ ലോകത്തേക്ക് കടന്നു വരുന്നത്. റിവർപ്ലേറ്റിനു വേണ്ടി കോപ ലിബർടോസ് എടുത്ത് കൊടുത്തതോടെ അർജൻറ്റീനയിലേക് വിളി വന്നു. 1995 ൽ സൗഹൃദ മത്സരത്തിൽ ബൾഗേറിയക്കെതിരെ ആണു അരങ്ങേറ്റം. 1995 ൽ കോൺഫെഡെറേഷൻ കപ്പിൽ ( കിംഗ് ഫാദ് കപ്) ഡെൻമാർകിനോട് ഫൈനലിൽ തോറ്റുപോയ അർജൻറ്റീനൻ ടീമിൽ അംഗവും ആയിരുന്നു. 1996 ഒളിംപിക്സിൽ ക്രെസ്പോയുടെ തോളിലേറിയാണ് അർജൻറ്റീന ഫൈനലിലെത്തിയത്. എന്നാൽ നൈജിരിയയോടേറ്റ തോൽവി അർജൻറ്റീനക് സ്വർണമെഡൽ നിഷേധിചു. മൂന്നാം സ്ഥാനത്തായ ക്രെസ്പോ , പാർമ ,ലാസിയോ, ഇൻറ്റർമിലാൻ, ചെൽസി, എസിമിലാൻ ,ജെനോവ എന്നീ ക്ലബ്ബുകൾക് വേണ്ടിയും കളിച്ചിട്ടുണ്ട്.ഇറ്റാലിയൻ ക്ലബ്ബുകളായ പാർമ ലാസിയോ എന്നിവക്ക് വേണ്ടി കളിച്ചപ്പോഴായിരുന്നു ക്രെസ്പോ എന്ന സ്‌ട്രൈക്കറുടെ മികച്ച പ്രകടനം കാണാനായത് .കരിയറിൽ 672 മത്സരങ്ങളിൽ നിന്നും 307 ഗോളുകൾ നേടിയിട്ടുണ്ട്. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ദൈവം (അഥവാ അല്ലാഹു) മനുഷ്യസമൂഹത്തിനായി അവതരിപ്പിച്ചു നല്‍കിയ ഒടുവിലത്തെ വേദമായ ഖുര്‍ആന്‍ കഴിഞ്ഞ 1400-ലധികം വര്‍ഷമായി മനുഷ്യന്റെ യാതൊരു കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ, യാതൊരു കലര്‍പ്പുമില്ലാതെ നിലനില്‍ക്കുകയാണ്. ഈ അന്തിമ സന്ദേശം ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് മുഹമ്മദ് നബിക്കാണ് അവതീര്‍ണമായത്. പല ദൈര്‍ഘ്യത്തിലുള്ള ഖണ്ഡങ്ങളായിട്ടായിരുന്നു അതിന്റെ അവതരണം. ഒരു ഖണ്ഡം അവതരിച്ചു കിട്ടുമ്പോഴേക്ക് അത് തന്റെ അനുയായികള്‍ക്ക് അദ്ദേഹം പാരായണം ചെയ്തു കേള്‍പ്പിക്കും; അവരത് എഴുതിയെടുക്കും, മനപ്പാഠമാക്കും. അവതരിച്ചു കിട്ടിയ ഓരോ ഖണ്ഡവും ഖുര്‍ആന്റെ ഏതേതു ഭാഗത്ത് വെക്കണം എന്ന് കൃത്യമായി നിര്‍ദേശം പ്രവാചകന്‍ വഹ്‌യ്(വെളിപാട്) എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങനെ ഖുര്‍ആന്‍ പ്രവാചകന്റെ കാലത്തു തന്നെ പൂര്‍ണമായി എഴുതപ്പെടുകയും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുചരന്മാര്‍ അപ്പോള്‍ തന്നെ അത് മനപ്പാഠമാക്കുകയും ചെയ്തു. പ്രവാചകന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ അബൂബക്ര്‍ സിദ്ദീഖ് ഖുര്‍ആന്‍ ഒരൊറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത് സൈദു ബ്‌നു സാബിത്തിനെയാണ്. തുടര്‍ന്ന് മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ കാലത്ത് സൈദ് തന്നെ അതിന്റെ ഏഴ് പകര്‍പ്പെടുക്കുകയും അവ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഖുര്‍ആന്‍ അതിന്റെ മൂലസ്രോതസ്സായ അറബി ഭാഷയില്‍ തന്നെ നിലനില്‍ക്കുന്നത്, തലമുറകളായി മില്യന്‍ കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരക്ഷരം വിടാതെ അത് മുഴുവന്‍ മനപ്പാഠമാക്കുന്നത്, അതിന്റെ എല്ലാ കോപ്പികളും കൈയെഴുത്തു പ്രതികളും1 പൂര്‍ണമായും ഒരു മാറ്റവുമില്ലാതെ ഒത്തുവരുന്നത്… ഇതെല്ലാം മാനവസമൂഹത്തെ വഴി നടത്താനായി അവതീര്‍ണമായ ഏറ്റവും ഒടുവിലത്തെ ദിവ്യസന്ദേശമാണ് ഖുര്‍ആന്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ മുഴുവന്‍ ദൈവത്തിന്റെ അതേ വാക്കുകളില്‍ തന്നെയാണുള്ളത്. ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല. ഖുര്‍ആനിലെ ‘ഖുല്‍ ഹുവല്ലാഹു അഹദ്’ (പറയുക, അവന്‍ അല്ലാഹു ഏകനാകുന്നു) എന്ന വാക്യത്തില്‍നിന്ന് ഒരക്ഷരം പോലും മാറ്റാന്‍ ആ വാക്യം ഏറ്റുവാങ്ങിയ മുഹമ്മദ് നബിക്ക് സാധ്യമല്ല. എന്താണോ ലഭിച്ചത് അത് അതേപടി പകര്‍ന്നു കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല. മേല്‍പ്പറഞ്ഞ വാക്യത്തില്‍നിന്ന് ‘ഖുല്‍’ (പറയുക) എന്ന ക്രിയ ഒഴിവാക്കാമെന്നു വെച്ചാല്‍ നടക്കുകയില്ല.2 പ്രവാചക വചനങ്ങളും (ഹദീസുകള്‍) ഇതുപോലെ തന്നെയാണ്. അത് ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിന്റെ രണ്ടാം സ്രോതസ്സായി കണക്കാക്കപ്പെടുന്നു. ഹദീസുകളും ദൈവത്താല്‍ അവതീര്‍ണമാണെങ്കിലും അവയിലെ വാക്കുകള്‍ ദിവ്യപ്രോക്തമാകണമെന്ന് നിര്‍ബന്ധമില്ല. അതിനാലവ ശേഖരിക്കപ്പെട്ടതും സൂക്ഷിക്കപ്പെടുന്നതും ഹദീസ് എന്ന പേരിലുള്ള പ്രത്യേകം ഗ്രന്ഥങ്ങളിലാണ്. ഇവ്വിധം കുറ്റമറ്റതാണ് ബൈബിള്‍ എന്നു പറയാന്‍ കഴിയില്ല. കാരണമതില്‍ ദൈവത്തിലേക്ക് ചേര്‍ക്കപ്പെടുന്ന വചനങ്ങളും പ്രവാചകന്മാരിലേക്ക് ചേര്‍ത്തു പറയുന്ന വാക്യങ്ങളും മറ്റുള്ള ആളുകളുടെ സംസാരങ്ങളുമൊക്കെ ഇടകലര്‍ന്നിരിക്കുന്നു. ഖുര്‍ആന്‍ വായിക്കുന്ന ആര്‍ക്കും ആദ്യമേ ഒരു കാര്യം ബോധ്യപ്പെടും. ഈ ഗ്രന്ഥം പൂര്‍ണമായും ദൈവത്തിന്റെ ഏകത്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. പലരും കരുതുന്നതുപോലെ, മുഹമ്മദ് നബിയുടെ ജീവിതമോ അദ്ദേഹത്തിന്റെ സാഹസിക കൃത്യങ്ങളോ ഒന്നുമല്ല അതിലെ പ്രതിപാദ്യം. ഏകദൈവത്തില്‍ മാത്രമേ വിശ്വസിക്കാവൂ, അവനെ മാത്രമേ മഹത്വപ്പെടുത്താവൂ, അവന്റെ ശാസനകളാണ് പിന്‍പറ്റേണ്ടത്, അവന്‍ വിലക്കിയതില്‍നിന്നൊക്കെ വിട്ടുനില്‍ക്കണം എന്ന വളരെ വ്യക്തതയുള്ള ഒരു സന്ദേശമാണ് ഖുര്‍ആന്‍ വായിക്കുന്ന ആര്‍ക്കും ഗ്രഹിക്കാനാവുക. ഖുര്‍ആന്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തുന്നത് ദൈവത്തിന്റെ സന്ദേശവാഹകനായിട്ടാണ്. അദ്ദേഹത്തിന് മുമ്പും സന്ദേശവാഹകര്‍ കഴിഞ്ഞു പോയിട്ടുണ്ട്. 3:144 ഖുര്‍ആനിക സൂക്തം ഇങ്ങനെ വായിക്കാം: ”മുഹമ്മദ് ദൈവദൂതനല്ലാതെ മറ്റാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക, അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.” ദൈവത്തിന്റെ സമ്മതമില്ലാതെ ആര്‍ക്കും ഒന്നും -സ്വന്തത്തിന് പോലും- ചെയ്തുകൊടുക്കാന്‍ പ്രവാചകന് സാധ്യമല്ല. 7:188-ാം സൂക്തം: ”പറയുക; ഞാന്‍ എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇഛിച്ചത് മാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ എനിക്കു തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നില്ല. ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്; വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.” പ്രവാചകന്റെ പ്രവൃത്തിയെ വിമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും നമുക്ക് കാണാം. ഒരിക്കല്‍ അന്ധനായ ഒരാള്‍ അറിവു നേടാനായി പ്രവാചകനെ തേടി വന്നു. അപ്പോള്‍ പ്രവാചകന്‍ മക്കയിലെ പ്രമുഖരായ ചിലര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു. ഈ പ്രമുഖര്‍ക്ക് മനംമാറ്റം വന്നെങ്കിലോ എന്ന പ്രതീക്ഷയില്‍ അന്ധന്റെ വരവില്‍ പ്രവാചകന്റെ മുഖത്ത് അനിഷ്ടം പ്രകടമായി. അന്ധനെ അദ്ദേഹം ശ്രദ്ധിച്ചതുമില്ല. അന്ധന്‍ നേരത്തേതന്നെ ദൃഢവിശ്വാസികളിലൊരാളാണ്, അദ്ദേഹത്തിന് ഉപദേശം നല്‍കുന്നത് പ്രമുഖരുമായുള്ള സംഗമം കഴിഞ്ഞ് കുറച്ച് വൈകിയാണെങ്കിലും പ്രശ്‌നമില്ലല്ലോ എന്നാണ് പ്രവാചകന്‍ ചിന്തിച്ചത്. എന്നാല്‍ ഖുര്‍ആന്‍ ഈ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു (80:1-11): ”അദ്ദേഹം (പ്രവാചകന്‍) നെറ്റിചുളിച്ചു, മുഖം തിരിച്ചു; അന്ധന്റെ വരവു കാരണം. താങ്കള്‍ക്ക് എന്തറിയാം, ഒരുവേള ആ മനുഷ്യന്‍ വിശുദ്ധി കൈവരിച്ചെങ്കിലോ? അഥവാ, അദ്ദേഹം ഉപദേശം ശ്രദ്ധിക്കുകയും അതദ്ദേഹത്തിന് ഉപകാരപ്പെടുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍ താന്‍പോരിമ നടിച്ചവനുണ്ടല്ലോ, അവനു നേരെയാണ് താങ്കളുടെ ശ്രദ്ധ തിരിഞ്ഞത്. അവന്‍ നന്നായില്ലെങ്കില്‍ താങ്കള്‍ക്കെന്ത്! എന്നാല്‍ താങ്കളെത്തേടി ഓടിവന്ന ഈ മനുഷ്യനുണ്ടല്ലോ, അദ്ദേഹം ദൈവഭയമുള്ളവനാണ്. പക്ഷേ താങ്കള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുകയാണ് ചെയ്തത്. അറിയുക, ഇതൊരു ഉദ്‌ബോധനമാണ്.” ദൈവത്തിന്റെ പേരില്‍ എന്തെങ്കിലും കള്ളം കെട്ടിച്ചമച്ചാല്‍ അത് വധിക്കപ്പെടാന്‍ വരെ ന്യായമാകുമെന്ന് താക്കീതു ചെയ്യുന്നുണ്ട് ഖുര്‍ആന്‍ (69: 44-47): ”ഇനി ഈ പ്രവാചകന്‍ നമ്മുടെ മേല്‍ വല്ലതും കെട്ടിച്ചമച്ചു പറയുകയാണെങ്കില്‍, അദ്ദേഹത്തിന്റെ വലംകൈ നാം പിടിക്കുമായിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുമായിരുന്നു. അദ്ദേഹത്തില്‍നിന്ന് നമ്മുടെ ശിക്ഷയെ തടുക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും കഴിയുമായിരുന്നില്ല.” അറേബ്യയിലെ അവിശ്വാസികള്‍ അക്കാലത്ത് പ്രവാചകന്‍ ഖുര്‍ആന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് ആരോപിച്ചിരുന്നു. അപ്പോള്‍ ഖുര്‍ആന്‍ അവരെ വെല്ലുവിളിച്ചത്, എങ്കില്‍ അതു പോലുള്ളത് നിങ്ങള്‍ക്കും കൊണ്ടുവരാമല്ലോ, കൊണ്ടുവരൂ എന്നായിരുന്നു (17: 88): ”പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല; അവരെല്ലാവരും പരസ്പരം പിന്തുണച്ചാലും ശരി.” 52: 33,34 സൂക്തങ്ങള്‍ ഇങ്ങനെ: ”അല്ല, ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ അവര്‍ പറയുന്നത്? അവര്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. ഇവര്‍ സത്യവാന്മാരെങ്കില്‍ ഇതുപോലൊരു വചനം കൊണ്ടുവരട്ടെ.” പക്ഷേ, അവര്‍ പരാജയപ്പെട്ടു. പിന്നെ ഖുര്‍ആന്റെ വെല്ലുവിളി, അതിനു കഴിഞ്ഞില്ലെങ്കില്‍ പത്ത് അധ്യായങ്ങളെങ്കിലും കൊണ്ടുവരൂ എന്നായി (11:13): ”അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ ഇവര്‍ പറയുന്നത്? എങ്കില്‍ കെട്ടിച്ചമച്ച പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവല്ലാത്ത ആരെയും നിങ്ങള്‍ക്ക് സഹായത്തിന് വിളിക്കുകയും ചെയ്യാം; നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍.” അവിടെയും എതിരാളികള്‍ പരാജയപ്പെട്ടു. ഒടുവില്‍ വെല്ലുവിളി ഒരൊറ്റ അധ്യായത്തിലേക്ക് മാത്രമായി ചുരുക്കി (2:23-24): ”നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്തതില്‍ നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ ഇതുപോലൊരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവല്ലാത്ത എല്ലാ സഹായികളെയും വിളിച്ചോളൂ, നിങ്ങള്‍ സത്യസന്ധരെങ്കില്‍. നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ -നിങ്ങള്‍ക്കൊരിക്കലും അത് ചെയ്യാനാവില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായിത്തീരുന്ന നരകത്തീയെ സൂക്ഷിച്ചുകൊള്ളുക. നിഷേധികള്‍ക്കാണത് തയാറാക്കപ്പെട്ടിരിക്കുന്നത്.” ഈ വെല്ലുവിളിക്കു മുമ്പിലും അവര്‍ പരാജിതരായി. ഇസ്‌ലാമിന്റെ ബദ്ധവൈരികള്‍, അവര്‍ അറബി ഭാഷയില്‍ നല്ല വൈഭവമുള്ളവരായിരുന്നിട്ടുകൂടി, ഖുര്‍ആനിലേതിനു സമാനമായ ഒരു അധ്യായം പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇതവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ ഇത്രയധികം ശ്രമങ്ങള്‍ വേണ്ടിവരുമായിരുന്നില്ലല്ലോ. ബൈബിളിനെപ്പോലെയല്ല ഖുര്‍ആന്‍. അതില്‍ ഒരു തരത്തിലുള്ള തെറ്റുകളോ പൊരുത്തമില്ലായ്മയോ വൈരുധ്യമോ, ശാസ്ത്രവും യുക്തിയുമായി സംഘര്‍ഷപ്പെടലോ കാണുക സാധ്യമല്ല. ഖുര്‍ആന്‍ 4:82-ാം വാക്യം: ”അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു.” ഈയടുത്ത കാലത്ത് പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ തെളിയിച്ച ശാസ്ത്ര വസ്തുതകള്‍ പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ പരിണാമ ദശകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതു കാണുക: ”മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് ഉറപ്പിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി. പിന്നെ ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനു ശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നെ നാമതിനെ മറ്റൊരു സൃഷ്ടിയായി വളര്‍ത്തിക്കൊണ്ടു വന്നു. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ” (23:12-14). പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച്, ‘ബിഗ് ബാങ്ങി’നെക്കുറിച്ച് ഖുര്‍ആന്റെ പരാമര്‍ശം ഇങ്ങനെ: ”സത്യനിഷേധികള്‍ കാണുന്നില്ലേ? ആകാശങ്ങളും ഭൂമിയും ഒട്ടിപ്പിടിച്ചതായിരുന്നു. എന്നിട്ട് നാം അവ രണ്ടിനെയും പിളര്‍ത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (12:30). ഈ ഖുര്‍ആനിക സൂക്തത്തിലെ ആശയത്തിനാണ് 1973-ല്‍ നോബല്‍ സമ്മാനം ലഭിച്ചത്. ജീവനുള്ള ഒരു കോശത്തിന്റെ 80 ശതമാനവും വെള്ളമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. പതിനാലു നൂറ്റാണ്ട് മുമ്പ് ഈ വിവരമൊക്കെ നിരക്ഷരനായ3 ഒരു മനുഷ്യന് എങ്ങനെ ലഭിക്കാനാണ്! ഖുര്‍ആന്‍ ദൈവവചനമാണെന്നതിനും മുഹമ്മദ് ദൈവദൂതനാണെന്നതിനും അത് വ്യക്തമായ തെളിവാണല്ലോ. കുറിപ്പുകള്‍ 1. Life of Mohamed എന്ന കൃതിയില്‍ William Muir ഖുര്‍ആനെക്കുറിച്ച് എഴുതുന്നു; ‘പന്ത്രണ്ട് നൂറ്റാണ്ടുകളായി (ഇപ്പോള്‍ പതിനാല് നൂറ്റാണ്ട്) യാതൊരു മാറ്റവും വരാതെ കലര്‍പ്പറ്റ നിലയില്‍ അവശേഷിക്കുന്ന ഖുര്‍ആന്‍ പോലെ ഒരൊറ്റ ഗ്രന്ഥവും ലോകത്ത് തന്നെയില്ല.’ 2. Dr. Laura Veccia Vaglieri തന്റെ Apologia dell’ Islamismo എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ‘ഖുര്‍ആന്റെ ദിവ്യത്വത്തിന് മറ്റൊരു തെളിവ് കൂടിയുണ്ട്. അവതരിച്ച കാലം മുതല്‍ ഇന്നുവരെ അത് യുഗങ്ങളിലൂടെ ഒരു മാറ്റവും വരാതെ സംരക്ഷിക്കപ്പെടുന്നു എന്നതാണത്. ദൈവം ഉദ്ദേശിച്ച് അതങ്ങനെത്തന്നെ നിലകൊള്ളുകയും ചെയ്യും, പ്രപഞ്ചം നിലനില്‍ക്കുവോളം കാലം.’ 3. 29:48-ല്‍ അല്ലാഹു പറയുന്നു: ”ഇതിനു മുമ്പ് യാതൊരു ഗ്രന്ഥവും താങ്കള്‍ വായിക്കുകയോ, താങ്കളുടെ കൈകൊണ്ട് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു.”
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നഴ്‌സ് (യോഗ്യത -:ജി.എന്‍.എം), ഫ്‌ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത :ഡിപ്ലോമ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, രണ്ടു വര്‍ഷ തൊഴില്‍ പരിചയം) അക്കൗണ്ടന്റ് (യോഗ്യത : ബികോം, ടാലി, ഒരു വര്‍ഷ തൊഴില്‍ പരിചയം) ഒഴിവുകളിൽ തൊഴിലവസരം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 21 നകം calicutemployabilitycentre@gmail.com എന്ന ഇ മെയില്‍ ബയോഡാറ്റ അയക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176/178. ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ (യോഗ്യത സിവല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( ബികോം, പിജിഡിസിഎ) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രീവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍ 04994 260 049 കുടുംബശ്രീ മിഷന്‍; മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പാരിതോഷികം പൂര്‍ണ്ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാ മിഷന്‍ ഓഫീസില്‍ നേരട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ ഈ മാസം 23 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ 0468 2221807, 9188112616, 7560803522 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം ഫാര്‍മസിസ്റ്റ് നിയമനം ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി (ഹോമിയോ) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-47. താത്പര്യമുള്ളവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ 0491- 2966355, 2576355. ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷയും www.gecbh.ac.in ൽ ലഭിക്കും. പാരമ്പര്യേതര ട്രസ്റ്റി ഒഴിവ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംകോട് ഗ്രാമത്തിലെ കുബ്ബനൂര്‍ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒക്‌ടോബര്‍ ഏഴിനകം ലഭിക്കണം. ആർ.സി.സിയിൽ സീനിയർ റെസിഡന്റ് കരാർ നിയമനം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്നോസിന്, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ ഓങ്കോളജി(ഇഎൻറ്റി), മൈക്രോബയോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക. വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും. പുഴയ്ക്കൽ ബ്ലോക്കിൽ ജി ഐ എസ് സർവ്വേ എന്യൂമറേറ്റർ ഒഴിവ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ അടാട്ട്, അവണൂർ, തോളൂർ, മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജി ഐ എസ് അധിഷ്ഠിതമായി നെറ്റ് പ്ലാൻ തയ്യാറാക്കാൻ വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ബിരുദം/ സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ, സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ എന്നിവയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. വീടൊന്നിന് 7.50 രൂപ പ്രതിഫലം ലഭിക്കും. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം സെപ്തം.22 നകം അപേക്ഷിക്കണം. കൗണ്‍സിലര്‍ നിയമനം അപേക്ഷ ക്ഷണിച്ചു വനിതാശിശുവികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒരുവര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദമുള്ള കൗണ്‍സിലിംഗില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. സെപ്തംബര്‍ 30 വരെ ഫോട്ടോ പതിച്ച അപേക്ഷകള്‍ സ്വീകരിക്കും. വനിതാശിശുവികസനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ www.wcd.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വിലാസം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591. ഫോണ്‍: 04936-246098, 8606229118 ആർ.സി.സിയിൽ കരാർ നിയമനം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1, മൈക്രോബയോളജി 1, മെഡിക്കൽ ഓങ്കോളജി 1, റേഡിയേഷൻ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിൻ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.