text
stringlengths
341
366k
മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ഗാനം പുറത്തുവിട്ടു.30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്കായി ഒരുക്കിയ ഗാനമാണിത്. ഫഹദ് നായകനായെത്തുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്.വിജയ് യേശുദാസ് ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും മഹേഷ് നാരായണന്‍ നിര്‍വഹിച്ചിരിക്കുന്നു. ഫഹദ് ഫാസിനൊപ്പം രജിഷാ വിജയനാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധായകന്‍ ഫാസിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫഹദ് പ്രധാന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു വിക്രം.രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മിച്ചത്.ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു വിക്രം.വിജയ് സേതുപതി, സൂര്യ തുടങ്ങിയവരും ചിത്രത്തിന്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. ഇരുള്‍,ജോജി എന്നീ ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയ ഫഹദിന്റെ മലയാളി സിനിമ.ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.ഷേക്‌സ്പിയറുടെ ട്രാജഡി നാടകമായ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകള്‍ ഉള്‍പ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത്. സമ്പന്ന കര്‍ഷക കുടുംബത്തിലെ ഇളയ മകനും എന്‍ജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാല്‍ അതി സമ്പന്നനായ എന്‍ ആര്‍ ഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത് പക്ഷേ അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രഹവും കാരണം, കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ തുടര്‍ന്ന് തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു.ഇതായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കരനാണ് നിര്‍വ്വഹിച്ചത്. രജിഷ പ്രധാന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് കീടം. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കീടം.
Choose Theyyam/Kavu Theyyam Kavu Choose Place കണ്ണൂർ/Kannur കാസർഗോഡ്/Kasargode Cherukunnu Ambalappuram Cherukunnu Edappara Kannur Kattamballi Cherukunnu Othayammadam Iritty Vattyara Pacheni Athiyadam Kunhimangalam Thimiri Ezhome Muzhippilangad Kannom Pilicode Puliyannur Annur Eruvessi Olavara Kunnaru Kakkara Adukkath Chamundi Theyyam - അടുക്കത്ത് ചാമുണ്ഡി തെയ്യം തെയ്യം ഐതീഹ്യം/THEYYAM LEGEND Adukkath Chamundi Theyyam - അടുക്കത്ത് ചാമുണ്ഡി തെയ്യം മുളവന്നൂർ ഭഗവതിയുടെ പൊന്മകൾ "അടുക്കത്ത് ചാമുണ്ഡി". പ്രധാനമായും മുളവന്നൂർ ഭഗവതി ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ആഹാര നിയന്ത്രണം പ്രയാസമുള്ളതാണെങ്കിലും പ്രധാനമായ ഒന്നാണ് പ്രമേഹത്തെ സംബന്ധിച്ച് ആഹാരനിയന്ത്രണം. ഭക്ഷണത്തിന്റെ സമയക്രമവും നാം സാധാരണ കഴിക്കുന്ന ആഹാരങ്ങളും ഒന്നു പരാശോധിക്കാം. ചിലർ അതിരാവിലെ ഒരു ചായയൊ കാപ്പിയൊ കഴിക്കും.. 8 -9 മണിയാകുമ്പൊൾ പ്രാതൽ. പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, അപ്പം, ഉപ്പുമാവ്, പൂരി, ചപ്പാത്തി, പൊറോട്ട, പഴങ്കഞ്ഞി, തേങ്ങാചമ്മന്തി, ചട്ട്ണി പൊടി , സാമ്പാർ, മീൻകറി, ഇറച്ചിക്കറി ഇതൃാദികളിലെ പല കോംബിനേഷൻസ് . എന്തെങ്കിലും പഴങ്ങൾ/ഫ്രൂട്ട് ജൃൂസ്/ചായയൊ/ കാപ്പിയൊ. ഇതു കഴിഞ്ഞാൽ മിക്കവരും ഉച്ചകഴിഞ്ഞ് ഒരു 1 - 1 1/2 മണിയാകുമ്പോൾ ഉച്ചഭക്ഷണം കഴിക്കുന്നു. പ്രധാനമായും ചോറ്. സാമ്പാറ് , പുളിശ്ശേരി,മീൻ കറിയൊ വറുത്തതൊ/ചിക്കൻ അല്ലെങ്കിൽ ബീഫ് , തോരൻ, അവിയൽ, ഇതൃാദികളിൽ ഏതെങ്കിലുമൊക്കെ തരം പോലെ വയറുനിറയുന്നതാണ് കണക്ക്. പിന്നെ 4 മണിക്ക് ചായ/കാപ്പി, ഉഴുന്നുവട/പരിപ്പുവട/പഴംപൊരി, ബേക്കറിവിഭവങ്ങൾ...ഇങ്ങനെ പലരീതിയിൽ മധുരങ്ങളും നാം കഴിക്കാ റുണ്ട്. ഭക്ഷണക്രമത്തിലും രീതിയിലും അളവിലും ചില പ്രധാനമാറ്റങ്ങൾ നിർബ്ബന്ധ പൂർവം ഉണ്ടാക്കണമെന്നുള്ളതാണ് പ്രധാനം. ധാനൃാഹാരങ്ങളിൾ അന്നജവും പയർ വർഗ്ഗങ്ങൾ മത്സൃം മാംസം, പാൽ മുട്ട എന്നിവയിൽ മാംസൃവും എണ്ണകൾ, ബട്ടർ ചീസ്, മയൊനീസ് എന്നിവയിൽ കൊഴുപ്പും പ്രധാന ഭക്ഷൃാംശങ്ങളായി അടങ്ങിയിരിക്കുന്നു. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവയിൽ വിറ്റമിനുകൾ , ധാതുക്കൾ (അയൺ, കൃാൽസൃം മഗ്നീഷൃം തൂടങ്ങിയവ), ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ആവശൃമായ അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണമാണാവശൃം. നിയന്ത്രിതമായ അളവിൽ കൃതൃമായ സമയത്ത് തന്നെ ഭക്ഷണം കഴിക്കേണ്ടത് പ്രമേഹ നിയന്ത്ര ത്തിനതൃാവശൃമാണ് . ഭക്ഷണത്തിന്റെ പകുതിഭാഗം പച്ച ക്കറികളും പച്ചിലക്കറികളും പഴങ്ങളും. ബാക്കി പകുതി - ധാനൃം, കിഴങ്ങുകൾ,പാൽ, പാലുല്പ ന്നങ്ങൾ, മുട്ട, ഇറച്ചി, മീൻ,എണ്ണകൾ , പഞ്ചസാരയും മധുരങ്ങ ളും. ഇതായിരിക്കണം പൊതു സമീപനം. എണ്ണയും കൊഴുപ്പും ധാരാളമായി ചേർത്ത വിഭവങ്ങളാണ് ഇന്നു പൊതുവെ ലഭിക്കുന്നത്. നാം നമുക്കു വേണ്ടതു മാത്രം തെരഞ്ഞെടുക്കുക. മൂന്നുനേരം ഭക്ഷണം എന്ന ക്രമം മാറ്റി, രാവിലെ 8.30 ന് പ്രാതൽ, മിഡ് മോണിംഗ്സ്നാക്ക് 11 മണിക്ക് 1.30 ന് ഉച്ചഭക്ഷണം. വൈകിട്ട് 4.30 ന് ഈവനിം സ്നാക്സ്. വൈകിട്ട് 7.30 ന് അത്താഴം. അതിരാവിലെ ഉള്ള ചായ കൂടിയാകുമ്പോൾ ആറുനേരം. തവണകൂട്ടി അളവുകുറച്ച്. ആ വശൃത്തിനുമാത്രം. എല്ലാപ്രോഷകങ്ങളും പ്രായത്തിനനുസരിച്ചുള്ള സപ്ലിമെന്റുക ളുമടങ്ങിയ ഭക്ഷണം. നമുക്കു ജീവിക്കാനും ജോലി ചെയ്യാനും ആവശൃമായ ഊർജജം ഭക്ഷണത്തിൽ നിന്നും ലഭിക്കണം. നിലനില്പിനും വളച്ചയ്കും വികാസത്തിനുമാവശൃമായ വിഭവങ്ങളും ഭക്ഷണത്തിൽ നിന്നും ലഭിക്കണം. ഊർജ്ജം കൂടുതലുള്ള, ധാനൃാഹാരങ്ങളും മധുരങ്ങളും കൊഴുപ്പുകളും നന്നേ കുറയ്ക്കണം. കാരണം അധികം വരുന്ന ഊർജ്ജം കൊഴുപ്പായി മാറുകയും ശരീരഭാരം കൂട്ടുകയും ചെയ്യും. പ്രമേഹികൾ ശരീരഭാരം കൂടിപ്പോകാതെ നോക്കണം. അളന്നു കഴിക്കാൻ നോക്കുന്നതാണ് ഉത്തമം. ഒരു മാതൃകാ ഭക്ഷണം 1. ശീലമാണെങ്കിൽ രാവിലെ മധുരമില്ലാത്ത ഒരു കപ്പ് ചായൊ കാപ്പിയൊ 2. പ്രാതൽ -രാവിലെ 8.30 * ചെറിയഇഡ്ഡലി 2 * കിഴങ്ങും കായ്കളും ഇല്ലാത്ത സാമ്പാർ 1 കപ്പ് * ഒരു ചെറിയ ടേബിൾ സ്പൂൺ തേങ്ങാ ചമ്മന്തി. * ഗ്രീൻപീസ് ,കോളീഫ്ളവർ,കൃാരറ്റ് ഇവ അരിഞ്ഞു പുഴുങ്ങിയത് ഒരു കപ്പ്. * വെജിറ്റബിൾ ജൃൂസ് 1 ഗ്ലാസ് 3. മിഡ് മോണിംഗ് സ്നാക്ക് -ലഘുഭക്ഷണം. 10. 30 രാവിലെ. * ലമൺ ടീ 1 * ഒരുമുട്ടയുടെ ഒോംലറ്റ് പച്ചക്കറികൾ ചേർത്തത്. * ബ്രഡ്ഡ് 1 പീസ് 4. ഉച്ചഭക്ഷണം 1. 30 ഉച്ച കഴിഞ്ഞ് * ചോറ് 5 ടേബിൾ സ്പൂൺ/ എണ്ണ , എണ്ണ പുരട്ടാതെ ഉണ്ടാക്കിയ രണ്ടു ചെറിയ ചപ്പാത്തി * പച്ചക്കറികൾ പുഴുങ്ങിയത് 1 കപ്പ് * ഒരൂ വലിയകഷണം മത്സൃം അരപ്പു പുരട്ടി എണ്ണചേർക്കാതെ ഇലയിൽ പൊള്ളിച്ചത്. * ഒരുചെറുപഴം * കുടിക്കാൻ ധാരാളം മോര്. 5. ഈവനിംഗ് സ്നാക് - വൈകിട്ട് 4 .30- 5.00 * പാലൊഴിച്ച ചായ 1 * കശവണ്ടി 4 എണ്ണം * വെജിറ്റബിൾ സാൻഡ് വിച്ച് (ബ്രഡ് 1 പീസ്) 6. അത്താഴം 7.30- 8.00 രാത്രി * എണ്ണ യില്ലാതെ ചെറിയ ചപ്പാത്തി 2 * മിൻകറി/ഇറച്ചിക്കറി/വെജിററബിൾ കറി/ കൂൺകറി/പനീർകറി * സലാഡ് * ചെറുപഴം അത്താഴം നേരത്തേ കഴിക്കുന്നതാണ് നല്ലതെന്നാണ് പൊതുവെ കരുതുന്നത് . ഇത് ഏകദേശം ഒരു 1600 കിലൊ കാലറി ഊർജ്ജം വരുന്ന ഭക്ഷണമാണ് . ഈ ഭക്ഷണ ക്രമത്തിന്റെ ഇടവേള ഏകദേശം 3 മണിക്കൂർ വരും. രക്തത്തിലെ പഞ്ചസാര നിലവാരം വലിയ ഉയർച്ച താഴ്ച കളില്ലാതെ നിലനിലർത്താൻ ഇതു സഹായിക്കും. മരൂന്നുകളുടെ ക്രമീകരണവും ലളിത മാക്കും. വെള്ളം ധാരാളം കുടിക്കണം. കടഞ്ഞ മോരിലും, വെജിറ്റബിൾ ജൃൂസിലും കാലറി (ഊർജ്ജം)തീരെഇല്ലെന്നുതന്നെ പറയാം. പോഷകസമൃദ്ധമാണ് പക്ഷെ കാലറി കുറവാണ് വെജിറ്റബിൾ ജൃൂസിന്. വെജിറ്റബിൾ ജൃൂസ് * ചെറിയ കാരറ്റ് 1 * വലയ നെല്ലിക്ക 2 (കുരു കളഞ്ഞ്) * ബീറ്റ് റൂട്ട് ചെറുത് 1/2 * നാരങ്ങ 1/2 * ഉപ്പ് പാകത്തിന് കാരട്ടും ബീറ്റ് റൂട്ടും നെല്ലിക്കയും നന്നായി അരിഞ്ഞ് മിക്സിയിട്ട് തരംപോലെ വെള്ളമൊഴിച്ച് അടിച്ചെടുക്കുക. വെജിറ്റബിൾ ജൃൂസ് അരിക്കാനുള്ള അരിപ്പ പ്രതൃേകമായി വാങ്ങാൻ കിട്ടും; അതിൽ അരിച്ചെടുക്കുക. അരിപ്പയിൽ അവശേഷിക്കുന്നതിന്റെ പകുതി കൂടി ജൃൂസിലേക്കു ചേർക്കുക. അതിലേക്ക് നാരങ്ങ പിഴിഞ്ഞു ചേർക്കുക. ആവശൃത്തിന് ഉപ്പുചേർത്ത് നന്നായി ഇളക്കി ഗ്ലാസിലേക്കു പകർന്ന് ഉപയോഗിക്കാം. ഇത് തണുപ്പിച്ച് ശീതള പാനിയമായും ഉപയോഗിക്കാവുന്നതാണ് . സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ അളവിൽ കുറച്ചും തവണകൂട്ടിയും യുക്തിപൂർവ്വം ഉപയയോഗിക്കുമ്പോൾ ആഹാര നിയന് ത്രണം മായി. ഭക്ഷണം തീരെ ഒഴിവാക്കുകയൊ ക്രമം തെറ്റിക്കഴിക്കുകയൊ ചെയ്യുന്നത് അപകടമാണ്.
മെറി ക്രിസ്തുമസ് ആന്‍റ് ഹാപ്പി ന്യൂഇയര്‍ എന്നു പറഞ്ഞാണ് എന്‍റെ സുഹൃത്ത് അച്ചായന്‍ ഫോണില്‍ വിളിച്ചത്. പുതു വര്‍ഷം എത്തും മുമ്പ് തന്നെ ബെത്ലെഹമിന്‍റെ ആപ് ഒക്കെ ഇറക്കിയല്ലോ? നന്നായിട്ടുണ്ട് കേട്ടോ!. ആരോട് ഇടപെട്ടാലും അവരുടെ എന്തെങ്കിലും ഒരു നന്മ കണ്ടു പിടിച്ച് നല്ലതു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹത്തെ എനിക്ക് വലിയ കാര്യമാണ്. നാലു മക്കളുടെയും വിവാഹം ബെത്ലെഹം വഴിയാണ് നടന്നത് എന്ന് ഒരുപാട് പേരോട് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷത്തെ പരിചയമുണ്ട്. ആ ഉത്സാഹത്തോടെ ഞാന്‍ സംഭാഷണം ഏറ്റുപിടിച്ചു. അച്ചായാ പറയൂ, ഒത്തിരി നാളായല്ലോ വിശേഷങ്ങള്‍ കേട്ടിട്ട്. മുത്തശ്ശനും മുത്തശ്ശിയ്ക്കും ഇപ്പോള്‍ നല്ല നേരമ്പോക്ക് ആയിരിക്കുമല്ലേ?. ജോര്‍ജ്ജേ നേരമില്ല എന്നത് സത്യമാണ്, അതിന് പക്ഷേ നേരമ്പോക്ക് എന്നു പറയാന്‍ പറ്റില്ല. മക്കള് നാലു പേരും ഭാര്യമാരും ജോലിയിലാണ്. പ്ളേസ്കൂള്‍ പ്രായമായപ്പോള്‍ കൊച്ചു മക്കളും മറുനാട്ടിലായി. അല്ലെങ്കിലും കുഞ്ഞുങ്ങള്‍ അപ്പനമ്മമാരുടെ കൂടെ വളരണം. മുത്തശ്ശനും മുത്തശ്ശിയും വല്ലപ്പോഴും ചെന്ന് അവരെ വഷളാക്കി കൊടുത്താല്‍ മതി. അത് ഞങ്ങള് തരം കിട്ടുമ്പോഴൊക്കെ ചെയ്യുന്നുണ്ട്. സ്കൈപ്പും വാട്ട്സാപ്പും ഒക്കെ വെച്ച് ദൂരം അരികിലാക്കാന്‍ ഞങ്ങളും പഠിച്ചെടുത്തു. ഇപ്പോള്‍ കംപ്യൂട്ടറം ഫോണും ഒക്കെ കുത്തി നേരെയാക്കാന്‍, മക്കളെ കാണുന്നതിലും കൂടുതല്‍ നേരം ചിലവഴിക്കണം. ചില ആസ്തികള്‍ കൈവശമാകുമ്പോള്‍ സത്യത്തില്‍ നമ്മള്‍ അതിന്‍റെ ഉടമയല്ല, അടിമയായിട്ടാണ് മാറുന്നത്. എന്തുപറ്റി അച്ചായാ വല്ല ആശ്രമത്തിലും ചേര്‍ന്നോ? ഭയങ്കര വേദാന്തമാണല്ലോ ഇത്തവണ? ഹ്ങൂം, പഴുത്ത പ്ളാവില വീഴുമ്പോ, പച്ച പ്ളാവില ചിരിക്കും. നിന്‍റെ കാലം വരുമ്പോള്‍ നീയും പറയും ഇതിലും വലിയ വേദാന്തം! ങാ കാലത്തെക്കുറിച്ചു പറഞ്ഞപ്പോഴാ, ജോര്‍ജ്ജിനറിയുമോ കാലത്തിനും നാലു ജാതികളുണ്ടത്രെ! ആദ്യത്തെ കാലഘട്ടം - ബ്രാഹ്മണകാലം എന്നു പറയാം. ജ്ഞാനവും വിദ്യയും ആയിരുന്നു ആ കാലഘട്ടത്തിന്‍റെ കറന്‍സി. അത് ക്രമേണ ക്ഷത്രിയ കാലമായി മാറി. ധീരതയും, വീരത്വവും, ആയോധനവും, മറ്റുമായിരുന്നു അന്നത്തെ കറന്‍സി. ജ്ഞാനിയേയോ, വീരനേയോ, മറ്റെന്തിനെ വേണമെങ്കിലും വിലയ്ക്ക് വാങ്ങാന്‍ പ്രാപ്തിയുള്ള വൈശ്യരുടെ കാലഘട്ടമായിരുന്നു അടുത്തത്. പണവും വസ്തുക്കളുമാണ് ഈ കാലത്തിന്‍റെ കറന്‍സി. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് തെളിയിച്ച വൈശ്യ കാലഘട്ടത്തിന്‍റെ അന്ത്യ പാദം കടന്ന്, അനിവാര്യമായിരിക്കുന്ന ശൂദ്രകാലത്തിന്‍റെ ആദ്യപാദത്തിലേയ്ക്ക് അറിയാതെ ഒഴുകിയടുത്തു കൊണ്ടിരിക്കുകയാണ് നമ്മള്‍ ഇപ്പോള്‍. സമയമാണ് ഈ കാലഘട്ടത്തിന്‍റെ കറന്‍സി. ഇന്നു കൈയ്യിലുള്ള സമയം മാത്രമല്ല, ഭാവിയില്‍ ലഭിക്കാനുള്ള സമയം പോലും മുന്‍കൂട്ടി പണയപ്പെടുത്തി, സമയം ലാഭിക്കാനുള്ള സൗകര്യങ്ങളും, സംവിധാനങ്ങളും തലയിലേറ്റുന്ന മണ്ടത്തരമാണ് നമ്മളിപ്പോള്‍ ചെയ്യുന്നത്. മനുഷ്യരെല്ലാം ഓരോരോ സംവിധാനങ്ങളുടെ അടിമയായി മാറുന്ന ശൂദ്രകാലഘട്ടം????!!! ഇതൊരു വേദാന്തമാണോ, വസ്തുതയാണോ എന്ന് ജോര്‍ജ്ജ് ഓലോചിക്ക്. ഈ ചിന്ത മറികടക്കാന്‍ എന്തെങ്കിലും സൂത്രം തോന്നുന്നുണ്ടെങ്കില്‍ അതെക്കുറിച്ച് എഴുതണം... പ്രവചനം പോലെയുള്ള അച്ചായന്‍റെ ഈ വേദാന്തം കേട്ടിട്ട് ഞാന്‍ ശരിക്കും ഒന്നു കിടുങ്ങി. ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണല്ലോ നമുക്ക് നേരിടേണ്ടി വരുന്നത് എന്നായിരുന്നു എന്‍റെ ആദ്യത്തെ ചിന്ത. പക്ഷേ ഉടനെ തോന്നി, മനുഷ്യനെ ഭയപ്പെടുത്തുന്ന എന്തെങ്കിലും സാഹചര്യം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അറിഞ്ഞുകൂടാത്ത എല്ലാത്തിനെയും മനുഷ്യന് ഭയമായിരുന്നു. ഭയം മറികടക്കാന്‍ ഒറ്റമാര്‍ഗ്ഗമേ ഉള്ളൂ, വിശ്വാസം! സൃഷ്ടാവില്‍ വിശ്വസിക്കണം. സൃഷ്ടികളില്‍ നിറഞ്ഞു നില്‍ക്കുന്ന സൃഷ്ടാവിന്‍റെ ചൈതന്യത്തിലും, പദ്ധതികളിലും വിശ്വസിക്കണം. അപ്പോള്‍ ഭയം മറികടക്കാം. സമയം എല്ലാക്കാലത്തും വിലപിടിച്ച ഒരു കമ്മോഡിറ്റി തന്നെയായിരുന്നു. ഇന്നത്തെ കറന്‍സിക്കു വേണ്ടി നാളത്തെ സമയം പണയം വെയ്ക്കുന്നതാണ് വലിയ അപകടം. പക്ഷേ ഭയപ്പെടേണ്ട. ഏറ്റവും വിലപിടിച്ച, ഏവര്‍ക്കും പ്രാപ്യമായ ഒരു നിധി കൂടി തമ്പുരാന്‍ നമുക്ക് തന്നിട്ടുണ്ട്. അതാണ് അനുഭൂതികള്‍. മനോഭാവം കൊണ്ട് സ്വയം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നായതിനാല്‍ ഇത് ആരും കറന്‍സി ആക്കി മാറ്റാനിടയില്ല. മാത്രമല്ല കൊടുക്കും തോറും ഏറിടുകയും ചെയ്യും. അനുഭൂതികള്‍ ലഭിക്കണമെങ്കില്‍ അനുഭവങ്ങള്‍ ഉണ്ടാകണം. അനുഭവങ്ങളില്‍ നിന്നും അനുഭൂതികള്‍ വേര്‍തിരിച്ചെടുക്കുന്ന ഒരു സോഫ്റ്റ് വെയര്‍ ആണ് ഹൃദയം. മറ്റുള്ളവരെ ഹൃദയം കൊണ്ട് കാണണം, കേള്‍ക്കണം. ഹൃദയം കൊണ്ട് സംവദിക്കണം. പോരാ സ്വന്തം ഹൃദയത്തെയും കേള്‍ക്കണം. അനുഭവങ്ങള്‍ ലഭിക്കാന്‍ മറ്റ് മനുഷ്യരോട് ഇടപഴകണം. ഏറ്റവും മികച്ച അനുഭൂതി സൃഷ്ടിക്കാന്‍ ഒരു ജീവിത പങ്കാളി വേണം, പിന്നെ കുഞ്ഞുങ്ങള്‍ വേണം. അതാണ് കുടുംബം. കുടുംബം നിലനിര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും വേണം. അപ്പോള്‍ സുസ്ഥിരമായ അനുഭവങ്ങള്‍ ലഭിക്കാനുള്ള ഒരു സംവിധാനമാകും. കാലമേതായാലും അന്നത്തെ കറന്‍സി ഏതായിരുന്നാലും, അത് ചിലവഴിക്കമ്പോള്‍ ഈ അടിസ്ഥാന ഘടകങ്ങള്‍ അവഗണിക്കാതിരിക്കുക. കൊടുത്തിരിക്കുന്ന അനുഭൂതികളുടെ അതേ അളവുതന്നെയാണ് തിരികെയും ലഭിക്കുന്നത്. വര്‍ഷം മാറിയാലും ലക്ഷ്യം മാറേണ്ട. Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
‘ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കള്‍, അതില്‍ 12 പേരുടെ കല്യാണം കഴിഞ്ഞു’: അമ്മയെന്ന വാക്കിന്‍റെ അതിരുകള്‍ വികസിപ്പിച്ച സത്രീകള്‍, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും 51 തരം പപ്പടങ്ങള്‍! തക്കാളിയും മത്തനും കാരറ്റും വെണ്ടയും… എന്തും പപ്പടമാക്കുന്ന മുന്‍ ടെക്നിക്കല്‍ അധ്യാപകന്‍ പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍‍‍‍‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം 27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്‍റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല 40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്‍ഷന്‍ പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
മലയാളസിനിമയില്‍ ചരിത്രമായി മാറിയ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ രസകരമായ ആനിമേഷന്‍ വീഡിയോ പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ജിബോണിയന്‍സിന്റെ ഫാന്‍ ആനിമേഷന്‍ വീഡിയോ ആണ് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്. മിന്നല്‍ മുരളി സിനിമയുടെ തീം വീഡിയോയില്‍ വളരെ രസകരമായി ആനിമേഷനിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അന്യഗ്രഹ ജീവി പോലെ തോന്നുന്ന ഒരു രൂപം വരുന്നതും ആളുകളെ ആക്രമിക്കാനും ശ്രമിക്കുമ്പോള്‍ ആനിമേറ്റഡ് മിന്നല്‍ മുരളി ഉയര്‍ന്ന് വരുന്നതും തിരിച്ചടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ”നിങ്ങളുടെ എല്ലാ ക്ഷമക്കും നന്ദി. ഇത് തീര്‍ത്തും ശ്രമകരമായ ഒന്നായിരുന്നു, എന്നാല്‍ രസകരവും,” എന്നായിരുന്നു ജിബോണിയന്‍സ് യുട്യൂബ് ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ട് അടിക്കുറിപ്പായി കുറിച്ചത്. ഇതുപോലെ വൈറലായ നിരവധി ആനിമേഷന്‍ വീഡിയോകള്‍ ജെബോനിയന്‍സ് യുട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയിട്ടുണ്ട്. കുമ്പിടി, പുലിമുരുകന്‍ വീഡിയോകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. Also Read Also Read വിനീതല്ലാതെ മറ്റാര് ഹൃദയം സംവിധാനം ചെയ്താലും അരുണിന് കുട്ടിയുണ്ടാകുന്നിടത്ത് സിനിമ നിര്‍ത്തും: ബി. ഉണ്ണികൃഷ്ണന്‍ ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്, വസിഷ്ഠ് ഉമേഷ്, ബൈജു, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത അവരുടെ ഗ്ലോബല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച സിനിമയായിരുന്നു. Also Read Also Read സോനാരേ ഇനി സൂര്യയോടൊപ്പം; തമിഴിലേക്ക് ചുവട് വെക്കാനൊരുങ്ങി മമിത ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
അവൾ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു നേരം കൂടി അവന്റെ വിച്ചുവിന്റെ ഫോട്ടോകളിലേക്കു നോക്കി ഇരുന്നു. അതിൽ മുഴുവൻ അവന്റെ കുസൃതിത്തരങ്ങൾ നിറഞ്ഞ ഫോട്ടോസ് ആയിരുന്നു. മഹിയേട്ടനോട് ചേർന്നു നിൽക്കുന്ന ഫോട്ടോകൾ മാത്രമാണ് അവനൊന്നടങ്ങി നിൽക്കുന്നത്. മിക്കതിലും അച്ചുവിനോടുള്ള കുസൃതികളാണ്. പിണക്കവും ദേഷ്യവും സന്തോഷവും സങ്കടങ്ങളും എല്ലാ ഭാവങ്ങളും നിറഞ്ഞ അവന്റെ ഫോട്ടോകൾ. ചിലതൊക്കെ കാണുമ്പോൾ അവളുടെ ചുണ്ടുകളിൽ ചിരി പടർത്തിയിരുന്നു. കുറെ കഴിഞ്ഞപ്പോൾ സമയം കുറച്ചായിരുന്നു. അച്ഛൻ കിടക്കാനായി വന്നപ്പോഴായിരുന്നു സമയം ഒരുപാടയത് മനസിലായത്. ഫോട്ടോകൾ കണ്ടും മഹിയേട്ടന്റെയും വിച്ചുവിന്റെയും അച്ചുവിന്റെയുമൊക്കെ സാഹസിക കഥകൾ കേട്ടും നേരം പോയതറിഞ്ഞില്ല. ദേവി ഒരു ചിരിയോടെ എഴുനേറ്റു. “നീയിത്ര വേഗം അവളെ മടുപ്പിക്കുമല്ലോ മക്കളുടെ സഹാസിക കഥകളൊക്കെ പറഞ്ഞു കൊടുത്തുകൊണ്ട്” അച്ഛൻ അമ്മയുടെ നേർക്കു ചോദിച്ചുകൊണ്ട് കളിയാക്കി ചിരിച്ചു. അമ്മ കനപ്പിച്ചൊരു നോട്ടം നോക്കി. അച്ഛൻ ചിരിയടക്കാൻ പാടുപെട്ടു നിന്നു. അതുകണ്ട് ദേവിക്കും എന്തോ ചിരിപൊട്ടി… “അച്ഛനും മോളും എന്നെ കളിയാക്കുവാണല്ലേ” അമ്മ പരിഭവം പറയാൻ തുടങ്ങി. ദേവിയും അച്ഛനും പരസ്പരം നോക്കി ചിരിച്ചു നിന്നു. “മോൾ ചെല്ലു… അവൻ ചിലപ്പോൾ ഇന്ന് വരില്ല” അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ വാക്കുകൾ മുഴുവനാക്കാൻ കഴിയാത്ത ഒരു വിഷമവും അവന്റെ സ്വഭാവം അറിയുന്നതിനാലുള്ള ജാള്യതയും ആ മുഖത്തവൾ കണ്ടു. “രാത്രി എമേർജൻസി കേസുകൾ വരുമ്പോൾ അവൻ അവിടെ തന്നെ നിൽക്കറാണ് പതിവ്” അമ്മയും പറഞ്ഞു നിർത്തുമ്പോൾ വിഷമത്താൽ അവരുടെ തലയും കുമ്പിട്ടുപോയിരുന്നു. അച്ഛനമ്മമാരുടെ ഏറ്റവും വലിയ ഒരു ഭാഗ്യകേടാണ് സ്വന്തം മക്കളുടെ പേരിൽ മറ്റുള്ളവരുടെ മുൻപിൽ തല കുമ്പിട്ടു പോകുന്നത്. ഇതു അവരുടെ അച്ഛൻ അമ്മ എന്ന നിലയിലുള്ള ഒരു പരാജയം കൂടിയാണ്. ദേവിക്ക് എല്ലാം അറിയാം. അവൾ നിര്വികാരതയോടെ പുഞ്ചിരിച്ചു അവരോടു ശുഭരാത്രി പറഞ്ഞു മുറിയിൽ നിന്നിറങ്ങി. അവൾ ഹാളിലെ ഡൈനിങ്ങ് ടേബിളിൽ തല വച്ചു കുറച്ചു നേരമിരുന്നു. ഇനി എന്താണ് മുന്നോട്ടെന്നു അറിയില്ല. എന്തു ചെയ്യുമെന്നും അറിയില്ല. പോര് കോഴികളെ പോലെ പരസ്പരം കൊമ്പ് കോർത്തു എത്ര നാളുകൾ ജീവിക്കാൻ കഴിയും. മഹിയേട്ടന് ഒരിക്കലും തന്നെ സ്നേഹിക്കാൻ കഴിയില്ല. പ്രണയത്താൽ ഒരിക്കൽ മുറിവേറ്റ മനസ്സാണ്. അവിടെ ഇനിയൊരു പ്രണയത്തിന്റെ വിത്തു മുളയ്ക്കണമെങ്കിൽ… അതു അസാധ്യമായ കാര്യമാണ്… വേരോടെ ആ മനസ്സിൽ നിന്നും പ്രണയത്തെ പിഴുതു കളഞ്ഞിരിക്കുന്നു. പുതിയതൊന്നു മുളയ്ക്കാനുള്ള സ്നേഹത്തിന്റെ മണൽത്തരികൾ പോലും ആ മനസിൽ ഇല്ല…. തന്നോട് അറപ്പും വെറുപ്പുമാണ്…. ഓരോരോ ചിന്തകൾ കൊണ്ടു അവളുടെ കണ്ണുനീർ മുത്തുകൾ കണക്കെ ടേബിളിൽ വീണു ചിതറി. ആരുടെയോ അടക്കി പിടിച്ചുള്ള സംസാരം അവളുടെ ചിന്തകളെ പിടിച്ചു കെട്ടി നിർത്തി. ദേവി പതിയെ തലയുയർത്തി കുറുമ്പുകാട്ടി പാറി കളിച്ചിരുന്ന മുടിയിഴകളെ അടക്കി നിർത്തി വാരി കെട്ടി മുഖമെല്ലാം തുടച്ചു ഇരുന്നു. പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. അടുക്കള വശത്തു നിന്നാണ്. അവിടേക്ക് ചെല്ലുമ്പോൾ ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തു കുടിക്കാതെ കുപ്പി കയ്യിൽ വച്ചിരിക്കുകയാണ് അച്ചു. ഫ്രിഡ്ജിന്റെ ഡോർ അടച്ചിട്ടില്ല. അടയ്ക്കാതെ അവൾ മാറി നിന്നു ആരോടോ സംസാരിക്കുകയാണ്. ഫോണിൽ കൂടി അടക്കി പിടിച്ച സംസാരവും ചിരിയും കൊഞ്ചലുമെല്ലാം കേൾക്കാം…. ദേവി വന്നു നിന്നതോന്നും അച്ചു അറിഞ്ഞിട്ടില്ല. ദേവി വേഗം ചെന്നു ഫ്രിഡ്ജിന്റെ ഡോർ അടച്ചു അവൾ തിരിയുമ്പോൾ കാണുന്ന രീതിയിൽ അവളെ തന്നെ വീക്ഷിച്ചു കൊണ്ടു ദേവി അവൾക്കു പുറകിലായി നിന്നു. അച്ചു ഈ ലോകത്തൊന്നും അല്ലാത്തപോലെയാണ് സംസാരം. സംഭാഷണങ്ങളുടെ ദിശ മാറുന്നത് മനസിലാക്കിയ ദേവിയുടെ മുഖവും ഇരുളുന്നുണ്ടായിരുന്നു. സംഭാഷണങ്ങളിൽ വിടർന്ന വികാരത്തിന്റെ വേലിയേറ്റത്തിൽ അച്ചു നാണം പൂത്ത കവിളുകളും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി തിരിഞ്ഞപ്പോൾ കണ്ടത് രോക്ഷത്തോടെ നോക്കി നിൽക്കുന്ന ദേവിയെയായിരുന്നു. പെട്ടന്നുള്ള അവളുടെ നിൽപ്പും നോട്ടവും കണ്ടു പകച്ചു അച്ചുവിന്റെ കയ്യിലെ ഫോൺ താഴെ വീണു. അവളാകെയൊന്നു പതറി. അച്ചു കുനിഞ്ഞു ഫോൺ എടുക്കുന്നതിനിടയിൽ അനിഷ്ടത്തോടെ പറഞ്ഞു..”മറ്റൊരാളുടെ പ്രൈവസിയിൽ ഇങ്ങനെ നിൽക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല”. അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു ദേവിക്ക് മുഖം കൊടുക്കാതെ അച്ചു അവിടെ നിന്നും റൂമിലേക്ക് വേഗം പോയി. അപ്പോഴും ഒരക്ഷരം പറയാതെ ദേവി അവളെ വീക്ഷിക്കുകയായിരുന്നു. കുറച്ചധികം നേരം അവൾ ചിന്തയിലാണ്ടു. പിന്നീട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ തിരികെ ഡൈനിങ്ങ് റൂമിലേക്ക് വരുമ്പോൾ പുറത്തു കാളിങ് ബെൽ ശബ്ദം കേൾക്കുന്നത്. മഹിയേട്ടൻ രാത്രി വരില്ലന്നാണല്ലോ അമ്മ പറഞ്ഞതു… പിന്നെ ഈ നേരത്തു ആരാണാവോ… അവൾ വാതിൽ തുറക്കാനായി നടക്കുമ്പോൾ ബെൽ ശബ്ദം കേട്ടു അച്ഛൻ ഇറങ്ങി വന്നിരുന്നു. അവൾ അവിടെ തന്നെ നിന്നു. അച്ഛൻ വാതിൽ തുറക്കുമ്പോൾ മുന്നിൽ മഹി. വല്ലാത്തൊരു സന്തോഷം തോന്നി ദേവിക്ക്. അവളുടെ മനസിലെ സന്തോഷം ചിരിയായി അവളുടെ ചുണ്ടുകളിലും കണ്ണുകളിലും പടർന്നിരുന്നു. അച്ഛനും തെല്ലൊരു അതിശയം പൂണ്ടു നിന്നു. മഹി ആരെയും ശ്രെദ്ധിക്കാതെ മുകളിലേക്ക് കയറി പോയി. വാതിലടച്ചു തിരിഞ്ഞ അച്ഛൻ കാണുന്നത് ചിരിച്ചു കൊണ്ടു നിൽക്കുന്ന ദേവിയെയാണ്. അവർക്ക് പരസ്പരം എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും തോന്നിയിരുന്നു ആ നിമിഷം. അതേ സന്തോഷത്തിന്റെ ആവേശത്തിൽ ദേവി പടികളോരോന്നായി കയറി മുകളിലേക്ക് ചെല്ലുമ്പോൾ മഹി ഫ്രഷായി ബാത് റൂമിൽ നിന്നും ഇറങ്ങിയിരുന്നു. അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ കട്ടിലിന്റെ ഒരു ഭാഗത്തു വന്നു കിടന്നു. മറുഭാഗത്തു ദേവിയും കിടന്നു. അവന്റെ ശ്വാസ നിശ്വാസങ്ങൾ സാധാരണ പോലെയായെന്നു ദേവിക്ക് തോന്നിയപ്പോൾ അവൾ തിരിഞ്ഞു മഹിക്കു അഭിമുഖമായി കിടന്നു, അരണ്ട വെളിച്ചത്തിൽ അവന്റെ കുസൃതി നിറഞ്ഞ മുഖത്തെ നോക്കിക്കണ്ടു. ദേവി പതിയെ എഴുന്നേറ്റിരുന്നു. മുട്ടുകാലിൽ മുഖം ചേർത്തു ചരിഞ്ഞു ഇരുന്നു അവനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം ജ്വലിച്ചു നിന്നു. അവളുടെ മനസിൽ ചിന്തകളുടെ വേലിയേറ്റം തന്നെ നടക്കുകയായിരുന്നു. “കുറെ വർഷങ്ങളായി മഹിയേട്ട നിങ്ങളുടെ പേരെന്റെ നെഞ്ചിൽ ചേർത്തു വരച്ചിട്ടു… അതറിയോ ഇയാൾക്ക്… എവിടെ അറിയാനാ.. അപ്പോഴേക്കും ഒരു ലച്ചു കേറി വന്നില്ലേ… നിങ്ങളാണ് എന്റെ ആദ്യ പ്രണയം… നിങ്ങളിലൂടെയാണ് പ്രണയമെന്ന വികാരം എന്നിലുണ്ടെന്നു ഞാൻ പോലും അറിഞ്ഞത്. നിങ്ങൾ അടുത്തു വരുമ്പോൾ എന്റെ ഹൃദയമിടിപ്പ് അതിന്റെ ഇഷ്ടത്തിനു തുടികൊട്ടുവ… നിയന്ത്രിക്കാൻ ഞാൻ പെടുന്ന പാട്… അതെനിക്കെ അറിയൂ… പക്ഷെ… ഏട്ടനോടുള്ള എന്റെ ഇഷ്ടത്തെ വഴക്കു കൂടിയും അടിച്ചും ഇടിച്ചും പിച്ചിയും ചീത്ത പറഞ്ഞുമൊക്കെ ഞാൻ കാണിക്കും… എന്നെങ്കിലും ഏട്ടൻ മനസ്സിലാക്കും… എനിക്കുറപ്പുണ്ട്….” കണ്ണിമ ചിമ്മാതെ അവനെ നോക്കി അവൾ മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു ഓരോ വാക്കുകളും. പെട്ടെന്നാണ് ഇന്ന് അവനെ മുഖത്തടിച്ചത് ഓർമ വന്നത്… അവന്റെ കുട്ടിത്താടിയിക്ക് ഇടയിലൂടെ കവിളിലെ ചുവപ്പു അവൾ കണ്ടു പിടിച്ചിരുന്നു. കൈകൾ നീട്ടി ഒരു തൂവൽ സ്പർശം പോലെ ദേവി കവിളിൽ മെല്ലെ തലോടി… അവളുടെ ബലിഷ്ഠമായ കൈകൾ കൊണ്ടു മൃദുവായി തലോടാനും കഴിയുമായിരുന്നു…. ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തെ പിന്നെയും തഴുകി തലോടി കൊണ്ടിരുന്നു അവൾ….”എന്നോട് ക്ഷമിക്കണേ ഏട്ടാ… പെട്ടന്ന് ദേഷ്യം വന്നപ്പോൾ.. നിങ്ങളുടെ ജീവിതം സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഞാൻ എത്ര വിഷമിച്ചെന്നോ… ഒരുപെണ്ണു കാരണം ഇങ്ങനെ മനസ്സു പതറുന്ന ഒരാളല്ലായിരുന്നു എന്റെ ഏട്ടൻ… എന്നിട്ടും… ആ ദേഷ്യവമൊക്കെ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി കിടക്കുകയായിരുന്നു… അതാ ഞാൻ തല്ലി പോയത്… ക്ഷമിക്കണേ ഏട്ടാ…” ദേവി അവന്റെ നെറ്റിയിൽ വീണ മുടിയിഴകൾ ഒതുക്കി വച്ചു ആ രാത്രിയിൽ മുഴുവൻ കണ്ണിമ ചിമ്മാതെ അവനെ പ്രണയിച്ചു കൊണ്ടേയിരുന്നു…. അവളുടെ അവന്റെ മേലുള്ള നോട്ടത്തിൽ പുഞ്ചിരിയിൽ എല്ലാം എല്ലാം തന്നെ മഹിയോടുള്ള പ്രണയമായിരുന്നു. ഇതൊന്നുമറിയാത്ത മഹി ദേവിയുടെ ശ്വാസ നിശ്വാസത്തിന്റെ പ്രണയ ചൂടിൽ ലയിച്ചു ശാന്തമായി ഉറങ്ങുകയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ ടേബിളിൽ അച്ചുവും മഹിയും എത്തി. അച്ഛനും കൂടി വന്നതോടെ ഭക്ഷണം കഴിക്കാൻ ഇരുന്നു എല്ലാവരും. ദേവിതന്നെയാണ് എല്ലാവർക്കും വിളമ്പിയത്. അച്ചു ദേവിയുടെ മുഖത്തു നോക്കുന്നുണ്ടായില്ല. അവൾക്കെന്തോ ഒരു ജാള്യത തോന്നിയിരുന്നു. ദേവി എല്ലാവർക്കും വിളമ്പി കഴിഞ്ഞു മാറി നിന്നു. മഹിയും അച്ചുവും അതു കണ്ടെങ്കിലും അവളെ ശ്രെദ്ധിക്കാതെ കഴിക്കാൻ ആരംഭിച്ചു. അച്ഛനും അമ്മയും അവളെ നോക്കിയപ്പോൾ ദേവി അവരെ നോക്കി പുഞ്ചിരിച്ചു അരികിലെത്തി. “അച്ഛാ എന്തെങ്കിലും വേണോ ” ദേവി ഇഡ്‌ലി പാത്രം സംശയത്തോടെ കൈകളിൽ എടുത്തു വിളമ്പാൻ ആഞ്ഞു. “എനിക്കു വേണ്ട മോളെ… മോളെന്താ ഇരിക്കാത്തത്… വായോ… ഇവിടെയിരിക്കു” തന്റെ അരികിലുള്ള കസേര നീക്കി കൊണ്ട് അച്ഛൻ ദേവിയെ വിളിച്ചു. അവൾ സ്നേഹപൂർവ്വം നിരസിച്ചു. “ഇന്നലത്തെ ചോറു കുറച്ചു ബാക്കിയിരിപ്പുണ്ട് അച്ഛാ. ഞാൻ അതു പഴങ്കഞ്ഞി ആക്കി വച്ചിട്ടുണ്ട്… അതു കഴിച്ചോളാം… വെറുതെ കളയണ്ടല്ലോ… ” “മോളെ… മോൾ അതൊന്നും കഴിക്കണ്ട… വാ.. ഇവിടെയിരിക്കു” അമ്മയും അവളെ പിടിച്ചിരുത്താൻ ശ്രെമിച്ചു. “അവർക്ക് ശീലമുള്ളതല്ലേ കഴിക്കു… കുപ്പത്തൊട്ടിയിൽ കിടക്കുന്നവർക്കു അതായിരിക്കും ആരോഗ്യം കൊടുക്കുന്നെ” കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തല ഉയർത്താതെ അച്ചു പറഞ്ഞു കൊണ്ടിരുന്നു. “അച്ചു” അച്ഛൻ കനപ്പിച്ചൊരു വിളിയായിരുന്നു. അച്ചു പറഞ്ഞതു കേട്ടു മഹിയും തലയുയർത്തി ദേവിയെ ഒന്നു നോക്കി. പക്ഷെ മാറിന് കുറുകെ കൈകൾ പിണച്ചു കെട്ടി അച്ചുവിനെ ശാന്തമായി നോക്കുന്ന ദേവിയെയാണ് മഹിക്കു കാണാനായത്… ആ നിമിഷം അവളിലെ ശാന്ത സ്വരൂപം ഒരു ദേവി വിഗ്രഹം കണക്കെ തോന്നിപ്പിച്ചു. “അച്ചു പറഞ്ഞതു ശരിയാണ്. എനിക്കതു കഴിച്ചാണ് ശീലം. പിന്നെ പഴങ്കഞ്ഞി അത്ര മോശം ആഹാരം ഒന്നുമല്ല അച്ചുവെ… നല്ല ആരോഗ്യമ… ഒരടി കിട്ടിയാൽ തിരിച്ചു രണ്ടെണ്ണം കൊടുക്കാനുള്ള ആരോഗ്യം കിട്ടും” ദേവി അർത്ഥം വെച്ചു പറഞ്ഞു അച്ചുവിനെയും മഹിയെയും ഒരു ചിരിയോടെ നോക്കുമ്പോൾ രണ്ടു പേരുടെയും കൈകൾ അറിയാതെ അവരുടെ കവിളുകളിൽ തലോടി പോയി..അതു കണ്ടു ദേവിയുടെ ചുണ്ടിൽ ചിരി പൊട്ടിയിരുന്നു…. “പഴങ്കഞ്ഞി… അതിൽ തൈര് ഒഴിച്ചിട്ടുണ്ടോ മോളെ” അച്ഛൻ വെള്ളമിറക്കിയാണ് അതു ചോദിച്ചത്. “ഉവ്വ്…കുറച്ചു തൈരും കാന്താരി മുളകും ഞെരടി ഇട്ടു… ഇച്ചിരി തേങ്ങ ചുട്ടരച്ച ചമ്മന്തിയും ഉണ്ടാക്കി” അവൾ പറഞ്ഞു നിർത്തിയതും അച്ഛൻ മുന്നിലിരുന്ന പാത്രം നീക്കി വച്ചു എഴുനേറ്റു. ദേവിയുടെ കൈകളിൽ പിടിച്ചു “വാ.. നമുക്ക് പഴങ്കഞ്ഞി കുടിക്കാം” ദേവിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. സ്വന്തം അച്ഛനെ കണ്മുന്നിൽ കണ്ട പോലെ തോന്നി. അച്ഛനും ഇതുപോലെയായിരുനെന്നു അവളോർത്തു. “ദേ നോക്കിയേ ഏട്ടാ… ഇവര് അച്ഛനെ ഒരു കോണ്ട്രോളും ഇല്ലാതെ ഭക്ഷണം കൊടുത്തു ഒരു വഴിക്കാക്കും… അവർക്കെന്താ നഷ്ടം…” അച്ചു കത്തി കയറുകയാണ്…. “അച്ചു നിർത്തു” മഹിയുടെ അലർച്ചയാണ്. അച്ചു പോലും ഇരുനിടത്തു നിന്നു ചാടി എഴുനേറ്റു. മഹിയെ പേടിച്ചു നോക്കുമ്പോൾ അവൻ ഇടതു കൈ വിരലുകൾ ചുരുട്ടി ദേഷ്യത്തിൽ നേരെ നോക്കി ഇരിക്കുവാണ്. അവന്റെ കണ്ണുകളിലെ അപ്പോഴത്തെ ദേഷ്യം അച്ചുവിനെ വല്ലാതെ ഭയത്തിലാഴ്ത്തി. “അച്ചു ഇപ്പൊ ആരെയ ഇവർ അവർ എന്നൊക്കെ വിളിച്ചത്” മഹി ചോദ്യം ചെയ്യാൻ തുടങ്ങി. “അതു… അതു പിന്നെ… ” “ദേവി ഈ വീട്ടിലെ ആരാണ്” “ഇവിടുത്തെ… ഇവിടുത്തെ മരുമകൾ” അവളുടെയ ഉത്തരത്തിൽ മഹിക്കു തൃപ്‌തി പോരായെന്നു അച്ചുവിന് തോന്നി. അവന്റെ തറപ്പിച്ചുള്ള നോട്ടത്തിൽ അവളൊന്നു പതറി തല കുമ്പിട്ടു. “ഏട്ടന്റെ… ഏട്ടന്റെ ഭാര്യ… ഏടത്തി” അച്ചു മഹി ആഗ്രഹിച്ചപോലുള്ള കൃത്യമായ മറുപടി നൽകി. അവന്റെയ ചോദ്യവും അച്ചുവിന്റെ ഉത്തരം പറച്ചിലുമെല്ലാം കണ്ടു ബോധം പോയ പോലെ നിൽക്കുകയായിരുന്നു മറ്റുള്ളവർ. മഹി അവരെയൊന്നും ശ്രെദ്ധിക്കാതെ ഭക്ഷണം കഴിച്ചു എഴുനേറ്റു പോയി. അച്ചുവിനു ദേവിയുടെ മുഖത്തേക്കു നോക്കാൻ വലിയ ചമ്മൽ തോന്നി. വർധിച്ച സന്തോഷത്തോടെ ദേവിയും അച്ഛനും അമ്മയും കൂടി കഞ്ഞി കുടിക്കാൻ അടുക്കളയിലേക്കു നടന്നു. രണ്ടു പാത്രങ്ങളിലായി കഞ്ഞി പകർന്നു കൊടുത്തു ഒരു പാത്രത്തിൽ ദേവിയും കഞ്ഞി എടുത്തു. ചുട്ടരച്ച തേങ്ങ ചമ്മന്തിയുടെ നല്ല മണം വരുന്നുണ്ടായിരുന്നു. ചമ്മന്തിക്കു മുകളിൽ പച്ച വെളിച്ചെണ്ണ തൂകിയത് കൂടുതൽ രുചികരമാക്കി. അച്ഛനും അമ്മയും ആസ്വദിച്ചു കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ തന്നെ ദേവിയുടെ മനസും വയറും നിറഞ്ഞു. ദേവി ഇടക്കിടക്ക് അച്ഛന്റെ മുഖത്തേക്കു പാളി നോക്കി. അവൾക്കെന്തോ പറയാനുണ്ടെന്ന് അച്ഛനും തോന്നി. “മോൾക്ക്‌ എന്തോ പറയാനുണ്ടല്ലോ… എന്താ കാര്യം” “അച്ഛാ. ഞാൻ … അതു… പിന്നെ…. ഞാൻ പറഞ്ഞാൽ അച്ഛൻ അതു” അവൾ വാക്കുകൾക്കായി തിരഞ്ഞു… “സ്വന്തം അച്ഛനോടെന്ന പോലെ എന്തും എന്നോട് പറയാം.”അച്ഛന്റെ വാക്കുകൾ അവൾക്കു കുറച്ചു ധൈര്യം നൽകി. “അതു പിന്നെ അച്ഛാ… നമ്മുടെ അച്ചുവിന്റെ” ഇന്നലത്തെ അവളുടെ ഫോൺ വിളികൾ ദേവിയുടെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. അതു അച്ഛനോട് സൂചിപ്പിക്കാൻ തന്നെ ഇന്നലെ തന്നെ തീരുമാനിക്കുകയും ചെയ്തതാണ്. പക്ഷെ ദേവി ഇന്നലെ വന്നു കയറിയ പെണ്ണാണ്. അച്ചുവിനെക്കുറിച്ചു പറയുമ്പോൾ ആ ഒരു ആശങ്കയാണ് അവളെകൊണ്ടു വാക്കുകൾ കിട്ടാതിരുന്നത്. “ഞാനും ശ്രെദ്ധിക്കുന്നുണ്ട് മോളെ… ഇനി കൂടുതൽ ശ്രെദ്ധിക്കാം….മോളു കഴിക്കു വിഷമിക്കാതെ… പിന്നെ…എന്തു കാര്യവും മോൾക്ക്‌ ഞങ്ങളോട് പറയാം. മോളുടെ സ്വന്തം അച്ഛനും അമ്മയും തന്നെയാ ഞങ്ങൾ” അച്ഛൻ പറഞ്ഞു നിർത്തുമ്പോൾ ദേവിയുടെ കൈകളിൽ അമ്മയുടെ കൈകൾ മുറുക്കിയിരുന്നു. മഹിക്കു ദേവിയോടുള്ള ദേഷ്യത്തിലോ വെറുപ്പിലോ ഒരു കുറവും ഉണ്ടായില്ല. പോര് കോഴികളെ പോലെ വാക്കുകൾ കൊണ്ടു തമ്മിൽ കൊത്തുകൂടി. വാക്കുകളുടെ പ്രഹരം ഹൃദയത്തിൽ മുറിവ് വരുത്തി ചോര പൊടിഞ്ഞിരുന്നു. എങ്കിൽ പോലും പരസ്പരം വിട്ടുകൊടുക്കാൻ രണ്ടുപേരും തയ്യാറല്ലായിരുന്നു. ദേവി അവളുടെ നിശബ്ദ പ്രണയം അവനോടു വഴക്കു കൂടിയും ചീത്തപറഞ്ഞും കാണിച്ചപ്പോൾ മഹി തന്റെ ഉള്ളിലെ അവളോടുള്ള രോക്ഷത്തെ മുഴുവൻ വാക്കുകൾ എയ്തിട്ടു വേദനിപ്പിച്ചു. പക്ഷെ പലപ്പോഴും മഹിക്കു തോല്വിയായിരുന്നു. കാരണം ദേവി ഒരു കൂസലുമില്ലാതെ അവന്റെ വാക്കുകളെ നെഞ്ചിലേറ്റി വാങ്ങിയിരുന്നു. ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. പകൽ തമ്മിൽ കാണുമ്പോൾ എല്ലാം മഹിയും ദേവിയും കൊമ്പ് കോർത്തു…. രാത്രിയിൽ കണ്ണിമ ചിമ്മാതെ മഹിയെ തന്റെ പ്രണയ തീഷ്ണതയിൽ നോക്കിയിരുന്നു ദേവി ദിവസങ്ങൾ കഴിച്ചു. ഒരു ദിവസം ദേവി മുറിയിലേക്ക് വരുമ്പോൾ മഹി അലമാരയിൽ കാര്യമായി എന്തോ തിരയുകയായിരുന്നു. പുറത്തു പോവുകയാണെന്ന് തോന്നുന്നു. ഡ്രസ് മാറ്റിയിട്ടുണ്ട്. എന്തോ തിരയുകയാണ്. മുഖത്തു തിരഞ്ഞിട്ടും എന്തോ കിട്ടാതെ പോയതിന്റെ വിഷമം കാണാം. “ഏട്ടാ… എന്താ നോക്കുന്നെ … പറഞ്ഞാൽ ഞാൻ എടുത്തു തരാം” ദേവി അവനരികിൽ ചെന്നു സൗമ്യമായി പറഞ്ഞു. മഹി അവൾ പറഞ്ഞതിനു ചെവി കൊടുക്കാതെ പിന്നെയും നോക്കി കൊണ്ടിരുന്നു. എന്തോ അവനു അവളുടെ മുഖത്തേക്കു നോക്കാൻ കഴിയുമായിരുന്നില്ല. ദേവി അവനെയൊന്നു സൂക്ഷിച്ചു നോക്കി. പിന്നീട് അവന്റെ കൈകളിൽ പിടിച്ചു നിർത്തി. മഹി ദേവിയുടെ കണ്ണുകളിലേക്കു നോക്കി. പറയാൻ കഴിയാത്ത ഒരു ഭാവം. അതു ദേഷ്യമാണോ സങ്കടമാണോ അതോ ഒരു താരം നിസ്സംഗഭാവവും നിസഹായവസ്ഥയുമൊക്കെ അവളുടെ കണ്ണുകളിൽ നിന്നുമവൻ വായിച്ചു. ദേവി അവനെ നീക്കി നിർത്തി അലമാരയുടെ താഴെ തട്ടിൽ നിന്നും കോണ്ടം പാക്കറ്റ് കയ്യിലെടുത്തു അവൻ നേരത്തെ കണ്ട അതേ ഭാവത്തോടെ അവന്റെ കൈകളിൽ വച്ചു കൊടുത്തു പുറത്തേക്കു നടന്നു. തെല്ലൊരു ജാള്യതയോടെ അവിടെ തന്നെ കുറച്ചു നേരം നിന്നുപോയി. പിന്നെ അവൻ അതു പോക്കറ്റിൽ തിരുകി സ്റ്റെപ് ഇറങ്ങി വരുമ്പോൾ താഴെ ഹാളിൽ ദേവിയിരിക്കുന്നു. അവൻ അവളെ നോക്കാതെ വേഗം താഴേക്കിറങ്ങി പുറത്തേക്കു പോകാൻ കാറിന്റെ കീ എടുത്തു ഇറങ്ങി. വാതിൽ പടി കടക്കും മുന്നേ മഹി ദേവിയെ ഒന്നു തിരിഞ്ഞു നോക്കി. പിന്നെ വേഗത്തിൽ കാറിനടുത്തേക്കു. വാതിൽ പടി കടന്നു മഹി പോയെന്ന് ഉറപ്പായപ്പോൾ ദേവി കണ്ണുകൾ ഇറുകെയടച്ചു അവിടെ തന്നെ ഇരുന്നു. കാർ സ്റ്റർട് ചെയ്തു ഇട്ടെങ്കിലും ഗിയർ മാറ്റാനോ കാൽ ആക്‌സിലറ്ററിൽ അമർത്താനോ മഹിക്കായില്ല. പടി കടക്കും മുന്നേ കണ്ട ദേവിയുടെ മുഖവും നിസ്സംഗതയും ഇരുപ്പുമെല്ലാം അവനെ വല്ലാതെ സ്വാധീനിച്ചു. ടീവി നോക്കി ഇരുന്നെങ്കിലും അവളുടെ കണ്ണിലെ കൃഷ്ണമണിയുടെ പിടച്ചിൽ പോലും താൻ വ്യക്തമായി കണ്ടു. ഒരു കൈകൊണ്ടു ചാനൽ മാറ്റുന്നുണ്ടെങ്കിലും അവളതൊന്നും ശ്രെദ്ധിക്കുന്നിലായിരുന്നു. മറു കൈകൊണ്ടു താലിയിൽ മുറുകെ പിടിച്ചു നെഞ്ചോടു ചേർത്തു വച്ചിരുന്നു. അവളുടെ നെഞ്ചിലെ ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ് പോലും താൻ വ്യക്തമായി കേട്ടെന്നു മഹിക്കു തോന്നി. ആ കണ്ണിലെ പിടച്ചിലും അവൾ എത്ര മറച്ചു പിടിച്ചിട്ടും അറിയാതെ വിതുമ്പി പോയ ചുണ്ടുകളും… എല്ലാം കൂടി മഹിക്കു ഭ്രാന്തു പിടിക്കും പോലെ തോന്നി. അവൻ ദേഷ്യത്തിൽ തിരികെ കയറി പോകുന്നത് കണ്ണുനീർ വന്നു മൂടി ദേവിക്ക് കാണാൻ കഴിഞ്ഞില്ല. വ്യക്തമല്ലാത്ത രൂപം ആയിരുന്നു ദേവി കണ്ടതെങ്കിലും അവളുടെ മനസിൽ മഹി വ്യക്തമായി നിറഞ്ഞു നിന്നു. മഹി ദേഷ്യത്തിൽ തലങ്ങും വിലങ്ങും നടന്നു. അവനു തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് തോന്നി. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൻ റൂമിനു പുറത്തേക്കിറങ്ങി ദേവിയെ അന്വേഷിച്ചു നടന്നു. അടുക്കളയിൽ പാചകത്തിലായിരുന്നു അവളപ്പോൾ. മഹി ദേഷ്യത്തിൽ വന്നു അവളുടെ ചുമലിൽ കൈ വച്ചു. അവൾ എന്തെങ്കിലും തിരികെ ചോദിക്കും മുന്നേ അവളുടെ കൈ പിടിച്ചു മുറിയിലേക്ക് നടന്നു. അവളെ പിടിച്ചു വിളിക്കുകയായിരുന്നു. മുറിയിൽ എത്തിയിട്ട് മാത്രമേ അവൻ പിടിവിട്ടു… എന്തെങ്കിലും ചോദിക്കും മുന്നേ വാതിലടച്ചു കുറ്റിയിട്ടു ദേവിയെ കൈകളിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു. അതുവരെ ഒന്നും മനസിലാകാതെ വായും പൊളിച്ചു നിന്ന ദേവിക്ക് അവന്റെ ഇപ്പോഴത്തെ നീക്കം പെട്ടന്ന് മനസ്സിലായി. തോളിൽ അമർന്ന അവന്റെ കൈകൾ ഇടുപ്പിൽ അമരുകയും അവിടെ നിന്നും പുതിയ പുതിയ സഞ്ചാര വഴികൾ തേടുകയും ചെയ്തപ്പോഴും ദേവി അനങ്ങാതെ നിന്നു. അവന്റെ കണ്ണുകൾ ഇടക്കെപ്പോഴോ അവളുടെ കണ്ണുകളുമായി ഉടക്കി… “എന്താടി ഉണ്ടകണ്ണി ഇങ്ങനെ നോക്കുന്നെ” അവൻ അവളെ ചൊടിപ്പിച്ചു. പക്ഷെ അവളുടെ നോട്ടതിന് ഒരു കുറവുമില്ലായിരുന്നു. മഹി മുഖം അവളുടെ കഴുത്തിലും നെഞ്ചിലും അമർത്താൻ ഒരുങ്ങും മുന്നേ ദേവി കൈകൾ വച്ചു അവനെ തടഞ്ഞു. അവന്റെ കാമം നിറഞ്ഞ കണ്ണുകളിലേക്കു ചോദിച്ചു”ഇതു…ഇതു കാമം ആണോ പ്രണയമാണോ” ഇത്തവണ മഹി ശരിക്കും അവളുടെ ചോദ്യത്തിൽ ഒന്നു പതറി. അവളുടെ കണ്ണുകളിൽ മഹിയോടുള്ള പ്രണയത്തിനു മുകളിൽ ദേഷ്യത്തിന്റെ ആഭരണം ഇട്ടു കഴിഞ്ഞിരുന്നു. “എന്താ സംശയം…. ഇതു കാമം മാത്രമാണ്…. അല്ലാതെ പ്രണയം അല്ല… അതും നിന്നോട് പ്രണയംപോലും കാമത്തിനു വേണ്ടിയാണ്” മഹി തെല്ലൊരു പുച്ഛത്തോടെ പറഞ്ഞു. “നിങ്ങൾ ഇതുവരെ കണ്ടത് ആത്മാർത്ഥ പ്രണയം അല്ല. ആത്മാർത്ഥ പ്രണയതിന്നു മുന്നിൽ കാമം അല്ല പ്രണയമാണ് ജ്വലിച്ചു നിൽക്കുക… “അവളുടെ വാക്കുകളുടെ തീ ചൂളയിൽ അവനു വെന്തുരുകും പോലെ തോന്നി. അവൾ പിന്നെയും ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. പ്രണയം എന്താണെന്ന് തനിക്കറിയോ. ഇന്നുവരെ താൻ അതു അനുഭവിച്ചിട്ടില്ലാ. അങ്ങനെ ഒരു പ്രണയം തന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായി കാണില്ല.. നിങ്ങളുടെ എല്ലാ ബന്ധങ്ങളും കാമത്തിനു വേണ്ടി മാത്രമായിരുന്നു. പ്രണയ തീയിൽ ഒരിക്കൽ പോലും താൻ വീണിട്ടില്ല. ഒരിക്കൽ പോലും… ദേവി അരിശത്തോടെയും ഉയർന്നുവന്ന ദേഷ്യത്തോടെയും പറഞ്ഞു. അതിനുള്ള മറുപടി മഹി അവളുടെ രണ്ടു കരണത്തും മാറി മാറി തല്ലികൊണ്ടായിരുന്നു കൊടുത്തതു. ദേവി ബെഡിലേക്കു വേച്ചു വീണു പോയി. മഹി നേരെ ബാത് റൂമിൽ കേറി വാതിൽ കൊട്ടിയടച്ചു. ഇതേ സമയം ശ്രീമംഗലം മുറ്റത്തു ഒരു കാർ വന്നു നിന്നു… സുന്ദരനായ ചെറുപ്പക്കാരൻ …. വിച്ചു.. (തുടരും) Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം വര്‍ധിക്കുകയും ഗ്യാരണ്ടീഡ് സേവിംഗ്സ് ഉൽപന്നങ്ങളുടെ പലിശ നിരക്ക് കുറയുകയും ചെയ്തതോടെ, ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍, പിപിഎഫ്, എൻഎസ്‌സി എന്നിങ്ങനെയുള്ള പരമ്പരാഗത ഉൽപന്നങ്ങളില്‍ നിക്ഷേപിച്ചിരുന്ന, നഷ്ടസാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്ത നിരവധി നിക്ഷേപകർ നല്ല കാരണങ്ങള്‍ കൊണ്ട് ഡെറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ ആരംഭിച്ചു. അത്തരം നിക്ഷേപകർ കൂടുതൽ ജനപ്രിയമായ ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകൾക്ക് ചാഞ്ചാട്ടം കുറവാണെന്നും അവ ഫിക്സഡ് ഡിപ്പോസിറ്റുകൾ, പിപിഎഫ്, എൻഎസ്‌സി എന്നിവയേക്കാൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം കൂടുതൽ നികുതി ലാഭം നല്‍കുമെന്നും മനസ്സിലാക്കി. എന്നിരുന്നാലും, നിക്ഷേപകർക്ക് അപ്പോഴും മുതലും പലിശയും നഷ്‌ടപ്പെടാനുള്ള ഡീഫോൾട്ട് നഷ്ടസാധ്യതയും പലിശ നിരക്കിലെ മാറ്റങ്ങൾ മൂലം വിലയില്‍ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോള്‍ പലിശ നിരക്കിലെ മാറ്റത്തിലൂടെയുള്ള നഷ്ടസാധ്യതയും ഉണ്ട്. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ (ടിഎംഎഫ്) മെച്യൂരിറ്റി തീയതിക്ക് അനുസൃതമായി ഫണ്ടിന്റെ പോർട്ട്ഫോളിയോ അനുരൂപപ്പെടുത്തിക്കൊണ്ട് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകൾ നന്നായി നാവിഗേറ്റ് ചെയ്യാൻ നിക്ഷേപകരെ സഹായിക്കും. ഉള്‍പ്പെട്ടിരിക്കുന്ന ബോണ്ട് സൂചിക ട്രാക്ക് ചെയ്യുന്ന പാസീവ് ഡെറ്റ് ഫണ്ടുകളാണ് ഇവ. ഇത്തരത്തില്‍, ഉള്‍ക്കൊണ്ടിരിക്കുന്ന ബോണ്ട് സൂചികയുടെ ഭാഗമായ ബോണ്ടുകൾ അടങ്ങിയവയാണ് ഈ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോ. ഫണ്ടിന്റെ പ്രഖ്യാപിത മെച്യൂരിറ്റി കാലയളവിന്‍റെ സമീപ സമയങ്ങളില്‍ ഈ ബോണ്ടുകള്‍ക്കും മെച്യൂരിറ്റി കാലയളവ് ഉണ്ടായിരിക്കും. പോർട്ട്‌ഫോളിയോയിലുള്ള ബോണ്ടുകൾ മെച്യൂരിറ്റി വരെ നിലനിർത്തുന്നതിനാൽ ഈ കാലയളവിൽ ലഭിക്കുന്ന പലിശകള്‍ ഫണ്ടിൽ വീണ്ടും നിക്ഷേപിക്കുകയും ചെയ്യും. അതായത്, എഫ്എംപികൾ പോലെ മെച്യൂരിറ്റി വരെ ആനുകാലികമായി പലിശ നല്‍കിക്കൊണ്ടാണ് ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, എഫ്എംപികളിൽ നിന്ന് വ്യത്യസ്തമായി, ടിഎംഎഫുകൾ ഓപ്പൺ-എൻഡഡ് ആണ്. അവ ഒന്നുകില്‍ ടാർഗെറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടുകള്‍ ആയോ അല്ലെങ്കില്‍ ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഇടിഎഫുകള്‍ ആയോ ആണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ, എഫ്എംപികളേക്കാൾ മികച്ച ലിക്വിഡിറ്റിയാണ് ടിഎംഎഫുകൾ വാഗ്ദാനം ചെയ്യുന്നത്. ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിലെ എല്ലാ ബോണ്ടുകളും മെച്യൂരിറ്റി വരെ നിലനിർത്തുന്നതിനാൽ ഫണ്ടിന്റെ പ്രഖ്യാപിത മെച്യൂരിറ്റി കാലയളവിന്‍റെ ഏതാണ്ട് അതേ സമയത്തു തന്നെയായിരിക്കും അവയും മെച്യൂർ ആകുന്നത്. അതിനാല്‍ തന്നെ ടിഎംഎഫുകളുടെ പ്രത്യേകത കാലദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് അവയ്ക്ക് ഒരു ഏകജാതീയമായ പോർട്ട്‌ഫോളിയോ ഉണ്ട് എന്നതാണ്. മെച്യൂരിറ്റി വരെ ബോണ്ടുകൾ സൂക്ഷിക്കുന്നതിലൂടെ, ഫണ്ടിന്റെ കാലദൈർഘ്യം ക്രമേണ കുറയുകയും അങ്ങനെ നിക്ഷേപകർക്ക് പലിശ നിരക്കിലെ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാനുള്ള സാധ്യത കുറഞ്ഞിരിക്കുകയും ചെയ്യും. ടിഎംഎഫുകള്‍ നിലവില്‍ ഗവൺമെന്റ് സെക്യൂരിറ്റികളിലും പിഎസ്യു ബോണ്ടുകളിലും എസ്‌ഡി‌എല്ലുകളിലും (സംസ്ഥാന വികസന വായ്പകൾ) നിർബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. അതിനാൽ തന്നെ, മറ്റ് ഡെറ്റ് ഫണ്ടുകളെ അപേക്ഷിച്ച് അവയ്ക്ക് ഡീഫോൾട്ട് റിസ്ക് കുറവുമായിരിക്കും. ഈ ഫണ്ടുകൾ ഓപ്പൺ-എൻഡഡ് ആയതിനാൽ, ബോണ്ട് ഇഷ്യു ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഡീഫോള്‍ട്ടോ അല്ലെങ്കില്‍ ക്രെഡിറ്റ് വീഴ്ചയോ പോലുള്ള എന്തെങ്കിലും പ്രതികൂല സംഭവവികാസങ്ങൾ ഉണ്ടായാൽ നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ കഴിയും. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾക്ക് ഓപ്പൺ-എൻഡഡ് ഘടനയും ലിക്വിഡിറ്റി വാഗ്ദാനവും ഉണ്ടെങ്കില്‍ പോലും, വരുമാനം ഏറെക്കുറെ പ്രവചനാത്മകമാകുന്നതിന് അവ മെച്യൂരിറ്റി വരെ നിലനിർത്തേണ്ടതുണ്ട്. പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് ആദ്യമായി ഡെറ്റ് ഫണ്ടുകളിലേക്ക് മാറുന്ന നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന ഘടകമാണ് ഇത്.
എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന. എന്നാൽ കോവിഡ് കാലത്തുവരുന്ന തൊണ്ട വേദന നമ്മിൽ പേടിയുണ്ടാക്കുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത് കോവിഡ്-19ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിർ, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ, പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ … By Sambhu MS Sat, 8 Aug 2020 എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന. എന്നാൽ കോവിഡ് കാലത്തുവരുന്ന തൊണ്ട വേദന നമ്മിൽ പേടിയുണ്ടാക്കുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത് ‌കോവിഡ്-19ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിർ, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ, പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതൽ ഡോക്ടറുടെ സേവനം ഉടൻ വേണ്ടി വരുന്നവ വരെ. കണക്കുകൾ പ്രകാരം കോവിഡ് രോഗമുള്ളവരിൽ 10/12 ശതമാനം പേർക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അനാവശ്യമായ ഭയവും ആവശ്യമില്ല. ഈ കാലാവസ്ഥയിൽ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചിൽ എന്നിവ അലർജിയുടെ ഭാഗമാകാം. അലർജി മരുന്നുകൾ ഉപയോഗിക്കുകയും ആവി പിടിക്കുകയും ചെയ്താൽ ഇവ നിയന്ത്രിക്കാവുന്നതാണ്. മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം അഥവാ കോമൺ കോൾഡ്ആകാം. ഇതുമാറാൻ ആവശ്യത്തിന് വിശ്രമവും രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയും മാത്രം മതിയാകും. ഉയർന്ന പനി, ശരീരവേദന, ശ്വാസംമുട്ടൽ, തൊണ്ട വേദന, മൂക്കൊലിപ്പ് ഇവയെല്ലാം എച്ച്1എൻ1 പോലുള്ള പനിയുടെ ലക്ഷണങ്ങളാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പും മരുന്നുകളും ലഭ്യമാണ്. കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാമ്യം ഉള്ളതാണ് എച്ച്1എൻ1. ഇതിന് വേഗം ചികിത്സ തേടണം. ഉയർന്ന പനി, തൊണ്ട പഴുക്കൽ എന്നിവ ബാക്ടീരിയൽ രോഗമാകാം. ഇതിന് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. തൊണ്ടനീറ്റൽ, നെഞ്ചെരിച്ചിൽ എന്നിവ ആസിഡ് റിഫ്ളക്സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഇത് ഭേദമാകും.
വൃശ്ചികം ഒന്നിനു (നവംബര്‍ 16) രാവിലെ 6മണി 53 മിനിറ്റിന് സൂര്യദേവന്‍ തുലാം രാശിയില്‍നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുന്നു. ഈ സംക്രമ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് ഉത്തമമായാണ് കണക്കാക്കുന്നത്. സംക്രമദീപം തെളിയിച്ചാല്‍ മാസം മുഴുവന്‍ നല്ലതാവുമെന്നാണ് വിശ്വാസം. ഈ ദിവസം മുപ്പെട്ട് തിങ്കള്‍ കൂടിയാണ്. ശിവപ്രതീക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നത് ഉത്തമമാണ്. See also വൈശാഖമാസം വീടുകളിലെ സഹസ്രനാമാര്‍ച്ചനയ്ക്ക് മികച്ച പിന്തുണ Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
മഹാനടനായ മമ്മൂട്ടിയുടെ പേരു കേൾക്കുമ്പോൾ തന്നെ അദ്ദേഹം അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളുടെ മുഖമാവും നമുക്ക് ഓർമ്മവരിക. എന്നാൽ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേൾക്കുമ്പോൾ ഓർമവരിക, കാരുണ്യത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച്, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി. ആലുവ ജനസേവ കേന്ദ്രത്തിലേക്ക് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടത്തിയ പെൺകുട്ടി അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിലൂടെയാണ് ശ്രീദേവി തന്റെ കഥ ലോകത്തെ അറിയിച്ചത്. സിനിമ കഥയെ വെല്ലുന്ന ജീവിത കഥയാണ് ശ്രീദേവി പറഞ്ഞത് .ഭിക്ഷ യാചിച്ച് നടക്കുമ്പോള്‍, വിശന്ന് വലഞ്ഞ് ‘പട്ടാളം’ സിനിമയുടെ സെറ്റില്‍ ഭിക്ഷ യാചിച്ച് ചെന്നതും, അവിടെ വച്ച് തന്നെ കണ്ട മമ്മൂട്ടി ആലുവ ജനസേവ കേന്ദ്രത്തിലേക്ക് തന്നെ മാറ്റി പാര്‍പ്പിച്ചതും , തുടര്‍ന്ന് പഠിപ്പിച്ച കഥയുമാണ് ശ്രീദേവി പറയുന്നത്. ജനിച്ചുയടനെ ശ്രീദേവിയെ അമ്മ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് ഭിക്ഷാടന മാഫിയയുടെ ഭാഗമായ നാടോടിസ്ത്രീയായ തങ്കമ്മ, ശ്രീദേവിയെ എടുത്ത് വളര്‍ത്തുകയായിരുന്നു.ഭിക്ഷാടനത്തിന് വന്ന അവരുടെ കൂടെ, അവരിലൊരാളായി ഞാനും മാറി. മൂന്ന് വയസ് മുതല്‍ എന്നെയും ഭിക്ഷാടനത്തിന് വിട്ട് തുടങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നിട്ടുണ്ട്. ഭിഷാടനത്തിന് കളക്ഷന്‍ കുറവാണെങ്കില്‍ ശാരീരികമായി ഉപദ്രവിക്കും.പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിത ജീവിതം നയിക്കുന്നതിനിടെ ആറാം വയസിലാണ് ശ്രീദേവി മമ്മൂട്ടിയെ കാണുന്നത്.വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച് ചെന്നതോടെയാണ് ശ്രീദേവിയുടെ നല്ല കാലം ആരംഭിക്കുന്നത്. പട്ടാളം സെറ്റില്‍ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്ത് ‘സാറേ.. എനിക്ക് വിശക്കുന്നു’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. അന്ന് മമ്മൂട്ടി സര്‍ ആണെന്ന് അറിഞ്ഞുകൊണ്ട് അല്ല ഭിക്ഷ യാചിച്ചത്. വിശപ്പ് കൊണ്ട് ചോദിച്ചതാണ്.എന്നാല്‍ എന്നെ കണ്ടതും മമ്മൂട്ടി സാറിന് സംശയം തോന്നി.കാരണം തനിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികളില്‍ നിന്നും കാഴ്ചയില്‍ ഞാന്‍ വ്യത്യസ്തയായിരുന്നു. ഇതോടെ തന്നെ കുറിച്ച് അന്വേഷിക്കാന്‍ ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പൊതു പ്രവര്‍ത്തകന്റെ അന്വേഷണത്തില്‍ എനിക്ക് ആരും ഇല്ലെന്നും എന്നെ ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് താനെന്നും മനസ്സിലാക്കി. പൊതുപ്രവര്‍ത്തകന്‍ ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു.ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നും പൊതുപ്രവര്‍ത്തകന്‍ മമ്മൂട്ടി സാറിനോട് പറഞ്ഞു. എന്തുണ്ടെങ്കിലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത് എന്നാണ് ശ്രീദേവി പറഞ്ഞത്.ഞാൻ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്നും മമ്മൂക്ക പൊതുപ്രവർത്തകരോട് പറഞ്ഞു. അന്നേരം താൻ പോകില്ലെന്നും ഇവിടെ എവിടെയെങ്കിലും നിന്ന് തന്നെ പഠിക്കാമെന്നും, അതിന് സാഹചര്യം ഒരുക്കാൻ പറ്റുമോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോൾ പിഎ ആയ അഷറഫ് ഇക്കയെ വിളിച്ചുകൊണ്ട് വേണ്ടത് ചെയ്യണം, ഇവിടെ ശരിയായില്ല എന്നാൽ വേറെ സ്ഥലമാണെങ്കിലും നോക്കാം എന്ന് മമ്മൂക്ക വാക്കുപറഞ്ഞു. തുടര്‍ന്ന് എന്നെ പൊതുപ്രവര്‍ത്തകര്‍ സ്‌കൂളില്‍ ചേര്‍ത്തു.അപ്പോഴും ഭിക്ഷാടന മാഫിയ അതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തമിഴ് മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന ഞാന്‍ സ്‌കൂളില്‍ ഏറെ ബുദ്ധിമുട്ടി.ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി സര്‍ എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്. മമ്മൂക്ക വഴി സ്കൂളിൽ ചേർത്തുവെങ്കിലും മലയാളം തനിക്ക് അറിയില്ലായിരുന്നു എന്നും തമിഴ് ആയിരുന്നു സംസാരം എന്നും ശ്രീദേവി പറയുന്നു. എന്തെങ്കിലും വേറെ സൗകര്യം ഒരുക്കിക്കൊടുക്കുന്നതാവും നല്ലത് എന്ന് ടീച്ചർ അഷറഫ് ഇക്കയോട് നേരിട്ട് ആവശ്യപ്പെട്ടപ്പോഴാണ് ആലുവയിലുള്ള ജനസേവ കേന്ദ്രത്തിലേക്ക് തന്നെ മാറ്റാനുള്ള ഏർപ്പാപടുകൾ ചെയ്തത്. അദ്ദേഹം വഴി തന്നെ അവിടെ എത്തുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുകയും അവിടെ എത്തി കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ശ്രീദേവി പറയുന്നു. കുറേ കുട്ടികളെയും അമ്മമാരെയും ഒക്കെ കാണാൻ പറ്റി. ജനസേവ ചെയർമാൻ ജോസ് മാവേലി വന്നുകണ്ടു, അന്വേഷിച്ചു, അപ്പോൾ മമ്മൂട്ടി അയച്ച കുട്ടിയാണെന്ന് അറിയുകയും ചെയ്തു. അപ്പോഴും ഈ ഭിക്ഷാടന മാഫിയക്ക് അറിയില്ലായിരുന്നു മമ്മൂക്കയാണ് ഇതിന്റെ പിന്നിലെന്ന്. ഒരാൾ രക്ഷിക്കാൻ വരുന്നുവെന്ന് മാത്രമേ അപ്പോൾ അറിവുണ്ടായിരുന്നുള്ളൂ. പിഎ അഷറഫ് ഇക്ക ഇടയ്ക്ക് ജനസേവയിൽ വന്നു വിശേഷം അന്വേഷിക്കുമായിരുന്നു എന്നും മമ്മൂക്കയെ പോലുള്ള ആളുകൾ സമൂഹത്തിൽ ഇനിയും വേണമെന്നും ശ്രീദേവി സ്നേഹത്തോടെ പറയുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ ശ്രീദേവിക്കൊപ്പം ആലുവ ജനസേവ ശിശുഭവനിലെ ജീവനക്കാരിയായ ഇന്ദിരാ ശബരിനാഥും പങ്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീദേവി ആലുവയിലുള്ള ജനസേവ ശിശു ഭവവനിലേക്ക് എത്തുന്നത് 2003ലായിരുന്നു. മലപ്പുറത്തെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആളുകൾ ജനസേവയിലേക്ക് ശ്രീദേവിയെ എത്തിക്കുമ്പോൾ വെറും ആറ് ഏഴ് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 18 വയസ്സ് വരെ ജനസേവയിൽ ശ്രീദേവിയെ താമസിപ്പിക്കുകയും അത് കഴിഞ്ഞപ്പോൾ അവളുടെ ആഗ്രഹപ്രകാരം തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് ഇന്ദിര പറയുന്നു മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് താന്‍ ആലുവ ജനസേവയില്‍ എത്തിയത്. ജനസേവയില്‍ എത്തിയപ്പോള്‍ സന്തോഷമായി. അവിടെ നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെ ഉണ്ടായിരുന്നു.ജീവിതത്തില്‍ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലില്‍ വച്ച് ശ്രീദേവി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് ഇവരുടെ ജീവിത കഥ പങ്കുവച്ച് മമ്മൂട്ടിക്ക് സല്യൂട്ട് അടിക്കുന്നത്. നിങ്ങളുടെ കരുണയ്ക്ക് മുന്നില്‍ മലയാളികള്‍ ശിരസ് നമിക്കുന്നുവെന്നാണ് ശ്രീദേവിയുടെ ജീവിത കഥപങ്കുവച്ച് സോഷ്യല്‍ മീഡിയ പറയുന്നത്. PrevPrevious Articleസാനിയ ഇയ്യപ്പനെ റോൾ മോഡലാക്കരുതെന്ന് ഗ്രേസ് ആന്റണിക്ക് ‘ആങ്ങള’മാരുടെ ഉപദേശം Nextബോളിവുഡ് ബോക്സോഫീസിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം കൂടി വേണ്ടി വരുമെന്ന് അജയ് ദേവ്ഗണ്‍Next LATEST വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു വംശി സംവിധാനം ചെയ്ത നടൻ വിജയുടെ ‘വാരിസു’ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം നയൻ‌താര വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം വീട്ടി, മരുമകളെ പ്രശംസകൊണ്ട് ചൊരിഞ്ഞു വിഘ്നേഷ് ശിവന്റെ ‘അമ്മ നടി നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു. വിവാഹം പ്രേക്ഷകരെ നിരാശരാക്കി അവതാർ -2 ന് കേരളത്തിൽ വിലക്ക് സിനിമാരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2 . എന്നാൽ അവതാർ ആരാധകരെ ആവേശത്തിലാഴ്ത്തി ‘ബാബ’ ഡിജിറ്റൽ റീമാസ്റ്ററിങ് തിയേറ്ററുകളിലേക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2002ലെ ചിത്രം ‘ബാബ’യുടെ റീ-റിലീസ് വാർത്തകൾ ഇന്റർനെറ്റിൽ എത്തിയതുമുതൽ, ആരാധകരും ഷോക്കിങ് ന്യൂസ് ! സായി പല്ലവി സിനിമാ മേഖല വിടുന്നു ? തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര നടിയാണ് സായ് പല്ലവി, ഗുണനിലവാരമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത്
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കൊച്ചി: സൂര്യ നായകനായ ‘സൂരാരൈ പൊട്രു’ ആമസോണ്‍ പ്രൈമില്‍ റിലീസായി. ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പൊട്രു’ സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. സുധാ കൊംഗാര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. Also Read Also Read വിജയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും തന്നെ ചെയ്യില്ല, ഒരു പാര്‍ട്ടിയിലും ചേരില്ല; പ്രതിഞ്ജ എടുത്ത് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ Also Read Also Read നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗണേഷ്‌കുമാര്‍; സി.സി.ടി.വി ദൃശ്യങ്ങളുമായി ജോതികുമാര്‍ ചാമക്കാല Also Read Also Read ഇളയരാജയുടെ മാജിക് ഒരിക്കല്‍ കൂടി; ഞെട്ടിച്ച് ശ്രിയ ശരണ്‍; ‘ഗമനം’ ട്രെയ്‌ലര്‍ പുറത്ത് ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്. ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണുകൾ അടച്ചിരുന്ന് വഴുതനങ്ങ പൂറ്റിലടിച്ചു ആസ്വദിക്കുന്ന എൻ്റെ ഭാര്യയെ നോക്കി എന്തു ചെയ്യണമെന്നറിയാതെ എൻ്റെ അമ്മ കട്ടിലിൽ ഇരിക്കുമ്പോൾ അച്ഛൻ കട്ടിലിൽ നിന്നും എണീറ്റ് കുലച്ച് നിൽക്കുന്ന കുണ്ണയുമായി അവളുടെ അടുത്തേക്ക് നടന്നു. അച്ഛൻ അവൾ ആ മുറിയിൽ വന്നത് ആദ്യം കാണുന്ന പോലെ ചോദിച്ചു, “മോളെ, എന്താ ഇത്‌?!” അതുകേട്ട് കണ്ണു തുറന്ന ശ്രീജ അച്ഛനെ നോക്കി. ഇരുന്നുകൊണ്ടുതന്നെ അവൾ അച്ഛൻ്റെ അരയിൽ കെട്ടിപ്പിടിച്ചു. അമ്മയെ കാട്ടാനായി അച്ഛൻ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. പക്ഷേ ഇരുവരുടെയും മനസ്സിലെ ആഗ്രഹം അമ്മയുടെ മുൻപിൽ വച്ച് കളിക്കണം എന്നത് ആയതുകൊണ്ട് അതൊരു വിഫലശ്രമം ആയിരുന്നു. അവൾ അച്ഛൻ്റെ അരക്കെട്ട് ചേർത്ത് പിടിച്ചിട്ട് അമ്മയുടെ പൂറ്റിലെ വെള്ളം ഊർന്നു വീഴുന്ന കുണ്ണ നക്കി തോർത്തി എന്നിട്ട് വായിലാക്കി ഊമ്പി. തൻ്റെ സമ്മതത്തോടെ അവളെ പണ്ണാൻ അനുവദിച്ചതിൻ്റെ വിഷമമാണോ അതോ അവളുടെ ഊമ്പൽ നേരിട്ട് കാണുന്നതിലുള്ള അതിശയമാണോ അമ്മ തൻ്റെ ഭർത്താവിൻ്റെ കുണ്ണ മരുമകൾ ഊമ്പുന്നതും നോക്കിയിരുന്നു. അച്ഛൻ അമ്മയെ നോക്കി, അമ്മയുടെ മൗനം സമ്മതമായി കരുതി അവളുടെ തലയിൽ കൈവച്ച് കുണ്ണ കടവരെ അവളുടെ വായിലാക്കി അടിച്ചു. അവൾ വലതു കൈകൊണ്ട് ഉണ്ടകളിൽ തടവി, വായിൽ നിന്നും തുപ്പലും കുണ്ണയിലെ കൊഴുപ്പും താഴേക്ക് വീഴുന്നുണ്ടായിരുന്നു. അച്ഛൻ അവളുടെ വായിൽ ആഞ്ഞടിച്ചു, കുണ്ണ തൊണ്ടകുഴിയിൽ മുട്ടിയപ്പോൾ അവൾ ചുമച്ചുകൊണ്ട് അച്ഛൻ്റെ അരക്കെട്ട് തള്ളിമാറ്റി, കുണ്ണ വായിൽ നിന്നും ഊരി. അച്ഛൻ അവളെ പിടിച്ചെണീല്പിച്ചിട്ട് അവളുടെ ചുണ്ടുകൾ വായിലാക്കി. അവളുടെ ചന്തിയിലും മുലയിലും അച്ഛൻ്റെ വിരലുകൾ ഓടി നടന്നു. ഇരുവരും പരസ്പരം നാവുകൾ ഊമ്പി ഗാഡമായി ചുംബനങ്ങൾ പകർന്നപ്പോൾ അമ്മ നീരസത്തോടെ കട്ടിലിൽ നിന്നും എണിറ്റ് പുറത്തേക്ക് പോകാനായി വാതിലിന് നേർക്ക് നടന്നു. അച്ഛൻ ഇടതുകൈ കൊണ്ട് അമ്മയെ ചുറ്റിപ്പിടിച്ചു. കുതറി മാറാൻ ശ്രമിച്ചെങ്കിലും അച്ഛൻ്റെ ബലിഷ്ഠമായ കൈയിൽ അമ്മ ഒതുങ്ങി. അമ്മയുടെ ദേഹത്തുനിന്നും പുതച്ചിരുന്ന പുതപ്പ് വലിച്ചുമാറ്റി ചേർത്തുപിടിച്ചു. ഇരുവരുടെയും ചുണ്ടുകൾ മാറി മാറി അച്ഛൻ ചപ്പി. ഞാൻ ഓർത്തു, “എന്തൊരു മഹാ ഭാഗ്യം! രണ്ട് നെടുവരിയൻ ചരക്കുകൾ ഒരുമിച്ച് അച്ഛൻ്റെ മാറിൽ!” അവളുടെ വലംകൈ അച്ഛൻ്റെ കുണ്ണയിൽ അമർന്നിരുന്നു. കുണ്ണ അമർത്തി പിടിച്ചു പിന്നെ തൊലിച്ചടിച്ചു. അച്ഛൻ ഇരുവരേയും ഇരു വശങ്ങളിലായി പിടിച്ച് കട്ടിലിലേക്ക് നടന്നു. അവൾ മുഖം കുനിച്ച് നടക്കുന്ന അമ്മയെ ഒന്ന് പാളി നോക്കി. ഇടത് വശത്ത് അമ്മയും വലത് വശത്ത് അവളുമായി അച്ഛൻ കട്ടിലിൽ ഇരുന്നു. അമ്മയുടെ നീരസം മാറ്റാനെന്നോണം അച്ഛൻ അമ്മയുടെ ചുണ്ടുകൾ വായിലാക്കി മുലകൾ തലോടിയും ഇടയ്ക്ക് പൂറ്റിൽ വിരലിട്ടും അമ്മയുടെ വികാരം കൂട്ടിയെടുത്തു. അതും നോക്കി അച്ഛൻ്റെ ചുമലിൽ മുഖം വച്ച് കിടന്നുകൊണ്ട് കുണ്ണ തൊലിച്ചടിച്ചിരുന്ന അവൾ അമ്മ സാഹചര്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി എന്ന് മനസ്സിലാക്കി നിലത്ത് മുട്ടുകാലിൽ ഇരുന്ന് കുണ്ണ വായിലാക്കി ഊമ്പി. അച്ഛൻ കാൽ വിരലുകൊണ്ട് അവളുടെ പൂറ്റിൽ ഉരസി. അമ്മയുമായി അച്ഛൻ പിന്നിലേക്ക് കിടന്നു. അച്ഛൻ്റെ നെഞ്ചിൽ കിടക്കുന്ന അമ്മയുടെ ചന്തിയിലും പുറത്തും അച്ഛൻ തടവി. അമ്മയുടെ ഇടതു കൈ കുണ്ണയിലേക്ക് നീളുന്നത് കണ്ട് അവൾ കുണ്ണയുടെ മകുടം മാത്രം വായിലാക്കി ഊമ്പിക്കൊണ്ട് അമ്മയ്ക്ക് കുണ്ണയിൽ പിടിച്ചടിക്കാൻ അവസരമുണ്ടാക്കി. പകുതി കുണ്ണ അവളുടെ വായിലും ബാക്കി അമ്മയുടെ കൈയിലും കിടന്ന് വെട്ടി വിറച്ചു. അവൾ എണീറ്റ് അച്ഛൻ്റെ ഇടതുവശത്ത് വന്ന് കിടന്നു. അമ്മ നെഞ്ചിൽ നിന്നും താഴേക്ക് നീങ്ങി കുണ്ണ വായിലാക്കി ഊമ്പി. അവൾ അച്ഛൻ്റെ ചുണ്ട് വായിലാക്കി നുണഞ്ഞിട്ട് അച്ഛൻ്റെ മുഖത്ത് കാലുകൾ ഇരുവശവുമിട്ട് അവളുടെ പൂറ് അച്ഛൻ നക്കുന്നത് അമ്മയ്ക്ക് കാണാൻ പാകത്തിൽ കയറിയിരുന്നു. അച്ഛൻ അവളുടെ പൂറ്റിൽ നാക്കിട്ട് ചിത്ര പണി നടത്തി പൂറ്റിൽ നിന്നും ഒലിക്കുന്ന തേൻ നക്കിയെടുത്തു. അവൾ പൂറ് അച്ഛൻ്റെ മുഖത്തിട്ട് ഉരസുന്നത് അമ്മ കുണ്ണ ഉമ്പുന്നതിനിടയിൽ ഇടയ്ക്ക് ഒളിക്കണ്ണിട്ട് നോക്കി. ഒരേസമയം രണ്ട് പെണ്ണുങ്ങളെ ഒരാൾ കളിക്കുന്നത് പോൺ വീഡിയോയിൽ മാത്രം കണ്ടിട്ടുള്ള ഞാൻ അച്ഛൻ്റെ കുണ്ണ വായിലാക്കി അമ്മയും അച്ഛൻ്റെ മുഖത്ത് പൂറിട്ടൂരസി എൻ്റെ ഭാര്യയും ചെയ്യുന്നത് കണ്ട് എൻ്റെ കുണ്ണയിൽ പിടിച്ചടിച്ചു. അമ്മ കാലുകൾ കട്ടിലിലാക്കി അച്ഛന് പൂറ്റിൽ വിരലിടാൻ പാകത്തിൽ ചരിഞ്ഞു കിടന്നു. അച്ഛൻ അമ്മയുടെ പൂറ്റിൽ കട്ടിലിൽ കിടന്ന ഡിൽഡോ കയറ്റിയടിച്ചു. അമ്മയുടെ ഊമ്പൽ വേഗത്തിലായി, “ആആഹ്ഹ്ഹ്” അമ്മയുടെ അടുത്ത വെടി പൊട്ടി താഴേക്കൊഴുകി, അച്ഛൻ നിർത്താതെ അടിച്ചു കൊടുത്തു തളർന്ന അമ്മ കുണ്ണ വായിൽ നിന്നും ഊരി മലർന്ന് കിടന്നു, കവച്ചു വച്ചിരിക്കുന്ന കാലുകൾക്കിടയിൽ അച്ഛൻ ഡിൽഡോ വച്ച് അപ്പോഴും ചെറുതായി അടിച്ചു. കുണ്ണ ഒന്ന് ഫ്രീ ആകാൻ കാത്തിരുന്ന അവൾ കുനിഞ്ഞ് കുണ്ണ വായിലാക്കി, കുറച്ച് നേരം ഊമ്പിയിട്ട് അച്ഛൻ്റെ മുഖത്ത് നിന്നും എണീറ്റ് അരയിൽ കവച്ചിരുന്ന് കുണ്ണ പൂറ്റിലാക്കി അടിച്ചു. അച്ഛൻ വലത് കൈ കൊണ്ട് അവളുടെ മുലകൾ മാറി മാറി കശക്കി. ഇടതു കൈയിൽ അപ്പോഴും ഡിൽഡോ വച്ച് അമ്മയുടെ പൂറ്റിൽ അടിച്ചു കൊണ്ടിരുന്നു. അവൾ അച്ഛൻ്റെ നെഞ്ചിൽ കൈ കുത്തി അരക്കെട്ട് പൊക്കി കുണ്ണയിൽ ഇരുന്നടിച്ചു. അവളുടെ അടി കണ്ട് വീണ്ടും അമ്മയ്ക്ക് കഴപ്പ് കയറിയെന്ന് തോന്നുന്നു, അമ്മ എണീറ്റ് അച്ഛൻ്റെ കഴുത്തിന് ഇരുവശവും കാലുകൾ കവച്ച് വച്ച് അവൾക്ക് പുറം തിരിഞ്ഞിരുന്നു. അച്ഛൻ നാക്ക് നീട്ടി പൂറ്റിൽ നക്കി ഇരുകൈകളും കൊണ്ട് മുല കശക്കിയും മുല ഞെട്ടിൽ ഞെരിച്ചും സുഖിപ്പിച്ചു. ഇതേ സമയം എൻ്റെ ഭാര്യ ശ്രീജ അച്ഛൻ്റെ കുണ്ണയിൽ ഇരുന്ന് പൊങ്ങിയും താണും തകർത്തടിച്ചു. അമ്മ അച്ഛൻ്റെ തലയിൽ പിടിച്ചമർത്തി വായിലേക്ക് അടുത്ത വെടി പൊട്ടിച്ചു. പൂറ്റിൽ നിന്നും ഒലിച്ചിറങ്ങിയ തേൻ അച്ഛൻ നക്കിയെടുത്തു, അമ്മയുടെ ചന്തിയിൽ പിടിച്ച് മുന്നോട്ടും പിന്നോട്ടും ആക്കി പൂറ് മുഖത്തിട്ട് ഉരച്ചു. കുറച്ച് കഴിഞ്ഞ് അമ്മ കട്ടിലിൽ ചരിഞ്ഞു കിടന്ന് അച്ഛൻ്റെ മാറിൽ തല വച്ച് തൻ്റെ ഭർത്താവിൻ്റെ കുണ്ണയിൽ ഇരുന്നുള്ള മരുമകളുടെ അടി ആസ്വദിച്ചു കിടന്നു. എൻ്റെ ഭാര്യ അമ്മയുടെ മുകളിൽ കൂടി മുന്നോട്ടാഞ്ഞു അച്ഛൻ്റെ ചുണ്ടുകൾ വായിലാക്കി വലിച്ചൂമ്പി. അടിയുടെ താളത്തിൽ അവളുടെ വലത്തേമുല അമ്മയുടെ മുഖത്ത് കിടന്ന് ആടി. അവളുടെ അരക്കെട്ടിൻ്റെ വേഗം കൂടിയപ്പോൾ അടിയിൽ നിന്നും അച്ഛനും ആഞ്ഞടിച്ചുകൊടുത്തു. അവളുടെ അരക്കെട്ട് വെട്ടിവിറച്ചു. അച്ഛൻ്റെ ചുണ്ടിലെ കടി മുറുകി, “ആആഹ്ഹ്ഹ്ഹ്ഹ്..എൻ്റെ കുട്ടാ..” അവളുടെ തേൻ കുണ്ണയിലൂടെ ഒലിച്ചു. അവൾ തളർന്ന് കിടന്നു. ഉണ്ടയിൽ നിന്നും എൻ്റെ ഭാര്യയുടെ തേൻ വടിച്ചെടുത്ത് അച്ഛൻ അമ്മയുടെ നാവിൽ തേച്ചു. അവളെ കളിച്ച കുണ്ണയിലെ തേൻ നക്കി തുടച്ചിരുന്ന അമ്മ സ്വാദോടെ അവളുടെ തേൻ പുരണ്ട അച്ഛൻ്റെ വിരുലുകൾ വായിലാക്കി ഊമ്പി. അമ്മ എണീറ്റ് ഇരുകൈകൾ കൊണ്ട് അവളുടെ ചന്തി പൊക്കി കുണ്ണ പൂറ്റിൽ നിന്നും ഊരിയെടുത്തു. അവൾ അച്ഛൻ്റെ മുകളിൽ നിന്നും മാറി വശത്തേക്ക് ചരിഞ്ഞു കിടന്നു. അവളുടെ കവയ്ക്കിടയിലൂടെ അപ്പോഴും തേൻ ഒലിക്കുന്നുണ്ടായിരുന്നു. അമ്മ അവളുടെ പൂറ്റിലെ തേനൊലിക്കുന്ന കുണ്ണ വായിലാക്കി ഊമ്പിയിട്ട് അച്ഛൻ്റെ അരക്കെട്ടിൽ പുറം തിരിഞ്ഞിരുന്ന് കുണ്ണ പൂറ്റിലുരസി. അവൾ താഴേക്ക് ചെന്ന് കുണ്ണ അമ്മയുടെ പൂറ്റിൻ തുളയിൽ മുട്ടിച്ചു. അച്ഛൻ താഴെ നിന്നും തള്ളി കുണ്ണ പൂറ്റിലാക്കി. അവൾ അമ്മയുടെ പൂറ്റിൽ കുണ്ണ കയറിഇറങ്ങുന്നതും നോക്കി അച്ഛൻ്റെ മേലെ കമഴ്ന്നു കാലുകൾ ഇരുവശത്തുമിട്ട് കിടന്നു. അച്ഛൻ അവളുടെ ഇടുപ്പിൽ പിടിച്ച് അടുപ്പിച്ച് പൂറ് നക്കാൻ തുടങ്ങി. അമ്മ കൈകൾ അച്ഛൻ്റെ കാൽ മുട്ടിൽ കുത്തി കാലുകൾ കവച്ച് വച്ചിരുന്നടിച്ചു. “പ്ലക്ക് പ്ലക്ക്” എന്ന് മുറിയാലാകെ ശബ്ദം. മുന്നോട്ടാഞ്ഞിരുന്നടിച്ച അമ്മയുടെ പൂറ്റിൽ നിന്നും കുണ്ണ “പ്ലക്ക് ” എന്ന് പുറത്തു ചാടി. എൻ്റെ ഭാര്യ കുണ്ണ വായിലാക്കി ഊമ്പി. കുണ്ണ പൂറ്റിലാക്കാൻ കൈ കൊണ്ട് ശ്രമിച്ചപ്പോൾ അത് അവളുടെ വായിലാണെന്ന് അമ്മയ്ക്ക് മനസ്സിലായി. അവൾ വീണ്ടും അമ്മയുടെ പൂറ്റിൻ തുളയിൽ കുണ്ണ മുട്ടിച്ചു കുണ്ണയിലേക്കർന്ന് അമ്മ അടി തുടർന്നു. അടിയുടെ വേഗത്തിൽ ഇടയ്ക്കിടെ പൂറ്റിൽ നിന്നും കുണ്ണ പുറത്ത് ചാടുമ്പോഴെല്ലാം അവൾ വായിലാക്കി ഊമ്പിയിട്ട് വീണ്ടും പൂറ്റിൽ വച്ച് കൊടുത്തുകൊണ്ടിരുന്നു. അവൾക്ക് ഊമ്പാൻ വേണ്ടി അമ്മ മനഃപൂർവ്വം ചെയ്യുന്നതാണോ എന്ന് എനിക്ക് തോന്നി. അവളുടെ പൂറ്റിൽ അച്ഛൻ നാവിറക്കി കന്തുകൾ വലിച്ചൂമ്പി. നടു വിരൽ പൂറ്റിലും ചുണ്ട് വിരൽ കൂതിയിലും ഇറക്കി കറക്കി. അവൾ അച്ഛൻ്റെ തുടയിൽ അമർത്തി അരക്കെട്ട് പൊക്കി പൂറ്റിൽ നിന്നും തേൻ അച്ഛൻ്റെ വായിലേക്കൊഴിച്ചു. ഇതേസമയം അമ്മ കുണ്ണയിലിരുന്ന് ആഞ്ഞു അടിച്ചു. ഒന്നമർന്നു താണ അമ്മയുടെ പൂറ്റിൽ നിന്നും മദന ജലം കുണ്ണയിലൂടെ താഴേക്കൊഴുകി. പൂറിറുക്കി മുഴുവൻ വെള്ളവും കളഞ്ഞ് അമ്മ മുന്നോട്ടാഞ്ഞു. അമ്മയുടെ തേനിൽ കുതിർന്ന കുണ്ണ “പ്ലക്ക്” എന്ന് പുറത്ത് ചാടി വെട്ടി വിറച്ചു നിന്നു. അവൾ കുണ്ണയിലെ തേൻ നക്കിയെടുത്തു എന്നിട്ട് വായിലാക്കി ഊമ്പി. അച്ഛന് വരാറായി എന്ന് മനസ്സിലാക്കിയ അവൾ വേഗത്തിൽ ഊമ്പി ഉണ്ടയിലും തുടയിടുക്കിലും തടവി, അമ്മ അവളുടെ ഊമ്പൽ നോക്കി കിടന്നു. അച്ഛൻ അവളുടെ ചന്തിയിൽ അമർത്തി പിടിച്ചു, പൂറ്റിലും കൂതിയിലും മുഖമമർത്തി, “ആ..ആ..ആഹ്ഹ്ഹ്..” അച്ഛൻ കുണ്ണപ്പാൽ അവളുടെ അണ്ണാക്കിലേക്ക് ചീറ്റിച്ചു. വായിൽ നിറഞ്ഞ പാൽ കുണ്ണ ഊരിയിട്ട് അവൾ കുടിച്ചു വീണ്ടും ഊമ്പൽ തുടർന്നു. കുണ്ണ ചുരുങ്ങുന്ന വരെ അവൾ ഊമ്പി. കുണ്ണ നക്കിതുടച്ച് അവൾ അച്ഛൻ്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അച്ഛൻ അവളെ വരിഞ്ഞു മുറുക്കി. അവർ തമ്മിൽ ഇതൊക്കെ കഴിഞ്ഞ രാത്രിയിലും ചെയ്തതാണ് എന്നറിയാമെങ്കിലും താൻ തന്നെയാണ് അതിന് അവസരം ഒരുക്കിയതെങ്കിലും അവളോടൊപ്പം കളിക്കേണ്ടിവന്ന സാഹചര്യവുമായി പൂർണ്ണമായും പൊരുത്തപ്പെടാതിരുന്ന അമ്മ നിസ്സംഗതയോടെ അവരെ നോക്കി. എന്നിട്ട് കൈലി എടുത്ത് മാറിനുമേലെ ഉടുത്തോണ്ട് ചാരി കിടന്നിരുന്ന കതക് തുറന്ന് പുറത്തേക്കിറങ്ങി. അവൾ: എന്നെ ഒപ്പം പണ്ണിയത് അമ്മയ്ക്ക് അത്രയും അങ്ങോട്ട് ഇഷ്ടമായില്ല എന്ന് തോന്നുന്നു.. അച്ഛൻ: ഉം, സാരമില്ല. നമുക്ക് ശരിയാക്കാം. അവൾ: ഇപ്പോൾ തോന്നുന്നു പഴയതുപോലെ അമ്മയില്ലാത്തപ്പോൾ മതിയാരുന്നെന്ന്. അമ്മ അറിഞ്ഞോണ്ടാണ് എന്ന് ഞാൻ അറിയാതിരുന്നാൽ മതിയായിരുന്നു. അച്ഛൻ: അതെന്താ? അവൾ: ഒളിച്ച് ചെയ്യുന്ന സുഖം ഇതിന് കിട്ടില്ല! അച്ഛൻ: ഇങ്ങനാണേൽ എനിക്ക് നിന്നെ എപ്പോൾ വേണമെങ്കിലും ചെയ്യാമല്ലോ. അവൾ: കൊള്ളാം. മിക്കവാറും അടുത്ത തവണ ഏട്ടൻ വരുമ്പോഴേക്കും പൂറിന് സ്റ്റിച്ച് ഇടേണ്ടി വരും. അപ്പോഴേക്കും അമ്മ കഴുകിയിട്ട് തിരിച്ചെത്തി. അമ്മ: എന്താ രണ്ടുപേരും കൂടി അടുത്ത ഗൂഢാലോചന. ഇത്‌ നേരത്തെ പ്ലാൻ ചെയ്തതായിരുന്നു, അല്ലേ? അച്ഛൻ: അങ്ങനൊന്നുമില്ല. നമ്മൾ ചെയ്യുന്നത് അവൾക്ക് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. പക്ഷെ ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയില്ല. (മനസ്സിലെ ആഗ്രഹം ഇതായിരുന്നെങ്കിലും എങ്കിലും അമ്മയെ സമാധാനിപ്പിക്കാൻ മാത്രം അച്ഛൻ പറഞ്ഞു.) അമ്മ അച്ഛൻ്റെ ഇടതുവശത്തായി ഇരുന്നുകൊണ്ട് അല്പം നീരസത്തോടെ ചോദിച്ചു, “നിങ്ങൾ ഇവളോട് പറഞ്ഞു അല്ലേ ഞാൻ അറിഞ്ഞോണ്ടാണ് എല്ലാം നടക്കുന്നത് എന്ന്?” അച്ഛൻ: ആ, ഇന്നലെ രാത്രിയിൽ പറഞ്ഞു. അമ്മ: രാവിലത്തെ ഇവളുടെ പതിവില്ലാത്ത സ്നേഹം കണ്ടപ്പോഴേ എനിക്ക് തോന്നി, ഞാൻ പറഞ്ഞതല്ലേ അവൾ അറിയരുതെന്ന്. അച്ഛൻ അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, “അത്‌ ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ പറഞ്ഞുപോയി.” അമ്മ: പെണ്ണ് കഴപ്പിളകി തന്നത്താൻ ചെയ്യുന്നത് കണ്ട് പിന്നാലെ ഒലിപ്പിച്ചോണ്ട് നടന്ന നിങ്ങളോട് ചെയ്ത് കൊടുക്കാൻ പറഞ്ഞ ഞാനാ ഇപ്പോൾ മണ്ടി ആയത്. പെണ്ണ് വേറെ ആരുടേയും അടുത്ത് പോയി കഴപ്പ് മാറ്റേണ്ട എന്ന് കരുതിയത് തെറ്റായിപോയി. അതുവരെ പിറന്നപടിയിൽ അച്ഛൻ്റെ മാറിൽ കിടന്നിരുന്ന അവൾ അച്ഛൻ്റെ ലുങ്കി എടുത്ത് പുതച്ചുകൊണ്ട് അമ്മയുടെ വലത് വശത്ത് ഇരുന്ന് അമ്മയെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ കൊടുത്തുകൊണ്ട്, “തെറ്റൊന്നുമല്ല അമ്മേ, അമ്മായിയപ്പൻ മരുമകളെ ചെയ്യുന്നതൊക്കെ പതിവുള്ളതാ. ഇതിപ്പോൾ അമ്മ അറിഞ്ഞുകൊണ്ടായത് നന്നായി, ഒളിച്ച് വേണ്ടല്ലോ. എൻ്റെ കൂട്ടുകാരി രാജശ്രീയെ അവളുടെ അമ്മായിയപ്പൻ ദിവസവും ചെയ്യുന്നതാ. അമ്മായിയമ്മ മരിച്ചുപോയതുകൊണ്ട് അവർ ഭാര്യ ഭർത്താക്കന്മാർ പോലെയാ. കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാൽ അവൾ അങ്ങേരുടെ മുറിയിലാ കിടക്കാറ്. ഭർത്താവ് അവധിക്ക് വരുമ്പോഴും അവസരം കിട്ടിയാൽ അവർ ചെയ്യും. അവളുടെ കഥകൾ കേട്ടിട്ടാണ് ഞാൻ അച്ഛനെ വളയ്ക്കാൻ നോക്കിയത്.” അമ്മ” നീ വളയ്ക്കേണ്ട കാര്യമൊന്നും ഇല്ല ഇങ്ങേര് നിന്നെ നോക്കി വെള്ളം ഇറക്കി നടക്കുവായിരുന്നു. അവൾ: ആം, അറിയാം. ഞാൻ കുളിക്കുന്നത് നോക്കി നിന്ന് കൈകൊണ്ട് അച്ഛൻ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനെ മൂപ്പിക്കാൻ ഞാൻ നന്നായി കാണിച്ചു കൊടുക്കുമായിരുന്നു. അമ്മ: ഇങ്ങേരേകൊണ്ട് ചെയ്യിക്കണമെന്നുണ്ടായിട്ടും നീ എന്താ ആദ്യം കുതറി മാറാൻ നോക്കിയത്? അവൾ: അതുപിന്നെ പെണ്ണല്ലേ അമ്മേ, എൻ്റെ ഇഷ്ടത്തോടെയല്ല അച്ഛൻ എന്നെ കീഴ്പ്പെടുത്തിയാണ് ആദ്യം ചെയ്തത് എന്ന് വരുത്തി തീർക്കാൻ വേണ്ടിയാ. അമ്മ ഇല്ലാത്ത ആദ്യ രാത്രിയിൽ അച്ഛൻ വന്ന് ചെയ്യാൻ വേണ്ടിയാ ഞാൻ കതക് ലോക്ക് ചെയ്യാഞ്ഞത്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത്സ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ പേര്, സ്ഥാപനം എന്നിവ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരമില്ലാത്ത മത്സ്യവിത്തുകൾ വിമാനങ്ങൾ വഴിയും അല്ലാതെയും കേരളത്തിൽ എത്തിച്ച് മത്സ്യ കർഷകർക്ക് വിതരണം ചെയ്യുന്നതിലൂടെ ആഭ്യന്തര മത്സ്യോല്പാദനം കുറയ്ക്കുന്നതും മത്സ്യ കർഷകരെ നഷ്ടത്തിലാക്കുന്നതും കണക്കിലെടുത്താണ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യവിത്ത് സംഭരണം, വിതരണം, വിപണനം, ഇറക്കുമതി, കയറ്റുമതി നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും, ഏജൻസികളും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് എടുത്തശേഷമേ പ്രവർത്തിക്കാനാവൂ. ഇറക്കുമതി ചെയ്യുന്ന മത്സ്യവിത്തുകൾ ലാബുകളിൽ പരിശോധിച്ച് രോഗമുക്തമെന്ന് മത്സ്യവിത്ത് കേന്ദ്രം സർട്ടിഫൈ ചെയ്തതിനുശേഷമേ കർഷകർക്ക് വിതരണം ചെയ്യാവൂ. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മത്സ്യവിത്ത് ഇറക്കുമതി ചെയ്ത് കർഷകർക്ക് വിതരണം ചെയ്യുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹാച്ചറികളും ഫാമുകളും അലങ്കാര മത്സ്യ വിപണന യൂണിറ്റുകളും രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ലൈസൻസ് എടുക്കാതെ 1000 രൂപയ്ക്ക് താഴെയുള്ള വിത്തുകൾ വിതരണം ചെയ്യുന്നവർക്ക് 5000 രൂപയും 1000 രൂപയ്ക്ക് മുകളിലാണെങ്കിൽ വിത്ത് വിലയുടെ അഞ്ച് ഇരട്ടിയും പിഴ അടയ്ക്കണം. രജിസ്ട്രേഷനും ലൈസൻസും ലഭിക്കുന്നതിന് കൊല്ലം ജില്ലയിലെ തേവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം ഓഫീസുമായോ (04742797188), ജില്ലകളിൽ പ്രവർത്തിക്കുന്ന മത്സ്യ കർഷക വികസന ഏജൻസിയേയോ സമീപിക്കാം.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
തിരുവനന്തപുരം: മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍. മൃഗങ്ങളുടെ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷന്‍ ആരംഭിച്ചു. മൃഗ സംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്പെഷ്യല്‍ വാക്സിനേഷന്‍ ആരംഭിച്ചത്. വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേവിഷ പ്രതിരോധ വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വിദഗ്ധ സമിതി പേവിഷ പ്രതിരോധ വാക്സിനേഷന് വേണ്ടിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നല്‍കിയിട്ടുണ്ട്. മുമ്പ് വാക്സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. മുമ്പ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് മൂന്ന് ഡോസ് വാക്സിനാണ് നല്‍കുന്നത്. പൂജ്യം, 7, 21 ദിവസങ്ങളിലാണ് ഇവര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇവര്‍ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. ഭാഗീകമായി വാക്സിനെടുത്തവരും വാക്സിന്‍ എടുത്തതിന്റെ രേഖകള്‍ ഇല്ലാത്തവരും ഇത്തരത്തില്‍ മൂന്നു ഡോസ് വാക്സിന്‍ എടുക്കണം. Advertisements നേരത്തെ വാക്സിന്‍ എടുത്തവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇവര്‍ ഇടപെടാന്‍ പാടുള്ളൂ. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് പൂജ്യം, 3 ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതാണ്. ഇവര്‍ റീ എക്സ്പോഷര്‍ വിഭാഗത്തിലാണ് വരിക. നിലവില്‍ വാക്സിന്‍ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്സിന്‍ എടുക്കാന്‍ സാധിക്കുക. ഒരു വയല്‍ കൊണ്ട് 10 പേര്‍ക്ക് വരെ വാക്സിന്‍ എടുക്കാന്‍ സാധിക്കും. ഒരാള്‍ക്ക് 0.1 എംഎല്‍ വാക്സിനാണ് നല്‍കുന്നത്. വാക്സിന്‍ വേസ്റ്റേജ് ഒഴിവാക്കാന്‍ 10 പേരടങ്ങിയ ബാച്ച് വീതമായിരിക്കും വാക്സിന്‍ നല്‍കുക. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കായി സ്പെഷ്യല്‍ വാക്സിനേഷനായി പരിശീലനം നല്‍കി വരുന്നു. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ ‘ഉറ്റവരെ കാക്കാം പേവിഷത്തിന് എതിരെ ജാഗ്രത’ എന്ന കാമ്പയിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്കായി അവബോധം നല്‍കി വരുന്നു. നായകളുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെപ്പറ്റിയും വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയുമാണ് അവബോധം നല്‍കുന്നത്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ ഇടപെടുമെന്നും രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ആർ.എൻ രവി പറഞ്ഞു. നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് ആര്‍.എന്‍. രവിയുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങള്‍ തകരാതെ നോക്കേണ്ടത് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ വേദിയില്‍ പറഞ്ഞു. കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിരുന്നില്ല. ഇതേ തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചിരുന്നു. ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാർ കത്തയച്ചത്.
ജീവിതത്തിനു നിറം മങ്ങുന്നിടത്ത് ശരണം തേടി പുറപ്പെടുന്ന പദയാത്ര മാത്രമല്ല തീർഥാടനം. മോഹഭംഗങ്ങൾക്കു മുൻപേ മനസ്സിനെ പാകപ്പെടുത്താനുള്ള പ്രയാണവുമാണ് ക്ഷേത്രനഗരികളിലേക്കുള്ള സഞ്ചാരം. നൂറ്റാണ്ടു പിന്നിട്ട എല്ലാ ക്ഷേത്രങ്ങളുടെ മുറ്റത്തും ജീവിതത്തിന്റെ നെയ്ത്തിരി കത്തിയെരിയുന്നതു കാണാം. പ്രദക്ഷിണവീഥിയിൽ പതിഞ്ഞ അനുഭവങ്ങളുടെ കാൽപ്പാടുകളിലും കാലം കരിപടർത്തിയ കൽവിളക്കിലും യാത്രികന്റെ മനസ്സ് പുതുവഴി തിരയുന്നു; അവിടെയാണ് തീർഥാടനം ആരംഭിക്കുന്നത്. തെങ്കാശിയിൽ നിന്ന് അംബാസമുദ്രത്തിലേക്കു യാത്ര ചെയ്യുന്ന സഞ്ചാരിയുടെ മനസ്സ് തീർഥാടകന്റെ പുതപ്പണിഞ്ഞ് കാഴ്ചകളുടെ തൊടുകുറിയണിയുന്നു. മുരുകനും കാളിയമ്മയും വാഴുന്ന തിരുമലൈകോവിലും താമ്രപർണിക നദിക്കരയിലെ പാപനാശം ക്ഷേത്രവും സഹ്യാദ്രിമല ധ്യാനപീഠമാക്കിയ അഗസ്ത്യമുനിയുടെ പർണശാലയുമാണ് ഈ യാത്രയിലെ പുരാണവീഥി. അഗസ്ത്യാർകൂടത്തിന്റെ ആത്മാവാണ് ‘താമരപരണി’യെന്നു തമിഴ്നാട്ടുകാർ പറയുന്ന താമ്രപർണികാനദി. മരണാനന്തര ചടങ്ങുകൾക്കു വിശിഷ്ടമെന്നു കരുതപ്പെടുന്ന ‘പാപനാശം’ തീർഥ കടവാണ് താമ്രപർണികയുടെ പ്രശസ്തി. പുനലൂരിൽ നിന്നു ചെങ്കോട്ട വഴി തിരുനെൽവേലി റൂട്ടിൽ അംബാസമുദ്രം പട്ടണത്തിലാണ് പാപനാശത്തേക്കുള്ള റോഡിന്റെ തുടക്കം. അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിൽ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് പാപനാശനാഥന്റെ ക്ഷേത്രം. കിഴക്ക് ദർശനമാക്കിയ ഗോപുരത്തിനു മുന്നിലെ മണ്ഡപത്തിന്റെ കൽപ്പടവുകൾ അവസാനിക്കുന്നതു താമ്രപർണികയിലാണ്. ഉരുളൻപാറകളിലൂടെ ഒഴുകിയിറങ്ങുന്ന താമ്രപർണികയുടെ തീരത്തു ശിവക്ഷേത്രം ഉണ്ടായത് അഗസ്ത്യമുനിയുടെ തപസ്സിന്റെ ഫലമെന്ന് ഐതിഹ്യം. ‘‘സ്വർഗത്തിലെ മണ്ഡപത്തിൽ ശിവപാർവതീ വിവാഹം നേരിൽ കാണാൻ അഗസ്ത്യമുനി ആഗ്രഹിച്ചു. അഗസ്ത്യന്റെ തപസ്സിൽ സംതൃപ്തനായ ശിവൻ കല്ല്യാണ ചേലയുടുത്ത് പാർവതിയോടൊപ്പം താമ്രപർണികയുടെ തീരത്തു പ്രത്യക്ഷപ്പെട്ടു. പുഴയുടെ തീരത്തു വിഗ്രഹം സ്ഥാപിച്ച് പാപനാശനാഥനായി തന്നെ പൂജിക്കാൻ അഗസ്ത്യമുനിക്ക് അനുഗ്രഹം നൽകി.’’ താമ്രപർണിക സമുദ്രം പോലെ വിസ്തൃതമായ കൃഷിഭൂമിയാണ് അംബാസമുദ്രം. പട്ടണത്തിലെ മൊത്തം കടകൾ എണ്ണി നോക്കിയാൽ എണ്ണപ്പലഹാരങ്ങളും ചായയും വിൽക്കുന്ന ഒറ്റമുറി ടീ ഷോപ്പുകളുടെ പട്ടണം. തെങ്കാശി പട്ടണത്തിലെ ഇടുങ്ങിയ റോഡ് താണ്ടിയാൽ അംബാസമുദ്രം വരെ ദേശീയ പാതയുടെ ഇരുവശത്തും ചോളവും കരിമ്പും പരുത്തിയും വിളയുന്നു. വലിയ പുളിമരങ്ങൾ തണലിട്ടു നിൽക്കുന്ന ഹൈവേ, ഡ്രൈവിങ്ങിൽ താൽപര്യമുള്ളവർക്കു ഹരം പകരും. അതേസമയം, പാപനാശം റോഡിലേക്ക് തിരിഞ്ഞാൽ റോഡിന്റെ വീതി കുറഞ്ഞ് കാനനപാതയായി മാറുന്നു. തിരുനെൽവേലി ജില്ലയിൽ ഏറ്റവുമധി വെള്ളച്ചാട്ടങ്ങളുള്ള അംബസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറാണ് പാപനാശം ക്ഷേത്രം. തിരുനെൽവേലിയുടെ ഹൃദയഭൂമിയിലൂടെ മന്നാർ സമുദ്രത്തിൽ (ഇന്ത്യൻ മഹാസമുദ്രം) ലയിക്കുന്ന താമ്രപർണികയുടെ കരയിലാണ് അംബാസമുദ്രം, തിരുനെൽവേലി, ശ്രീവൈകുണ്ഠം, തിരുച്ചെന്തൂർ പട്ടണങ്ങൾ. അഗസ്ത്യാർകൂടത്തിൽ ഉദ്ഭവിച്ച് ക്ഷേത്രത്തിന്റെ സമീപത്ത് എത്തുന്നതുവരെ താമ്രപർണികയിൽ അഞ്ച് വെള്ളച്ചാട്ടങ്ങളുണ്ട്. ഇരുമ്പിന്റെ അംശമുള്ള ജലം എന്ന് അർഥമാക്കിയാണ് ‘താമ്ര’ പർണികയെന്നു നദിക്കു പേരു വന്നതെന്ന് കഥ. പേയാർ, പമ്പാർ, ഉൾതാർ, കൊറിയാർ, സർവയ്യാർ എന്നീ പോഷകനദികൾ ഒരുമിച്ചാണ് താമ്രപർണിക ഇരുകരതൊട്ടൊഴുകുന്നത്. പാപനാശനാഥനായ പരമശിവനും പാർവതിയുമാണ് പാപനാശം ക്ഷേത്രത്തിൽ പ്രതിഷ്ഠ. പന്തീരടി പൊക്കമുള്ള മതിലും കോട്ടവാതിലിനോളം വലുപ്പമുള്ള കവാടവും ഗോപുരവും ചോളരാജാക്കാന്മാരുടെ കാലത്ത് നിർമിച്ചതെന്ന് കരുതപ്പെടുന്നു. കരിങ്കൽപാളികൾ കൊത്തി മിനുക്കി കെട്ടിപൊക്കിയ ക്ഷേത്രം പുരാതന ക്ഷേത്രസങ്കൽപ്പത്തിന്റെ സമ്പൂർണതയാണ്. ക്ഷേത്രഗോപുരത്തിനു മുന്നിലെ ആൽത്തറയും നദിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുമാണു സന്ദർശകരുടെ വിശ്രമസ്ഥലം. ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾക്കു വരുന്നവർ അർച്ചന ചെയ്ത് മുങ്ങി നിവർന്നു സമർപ്പിക്കുന്ന മാലകൾ താമരഭരണിയുടെ ഓളങ്ങൾ തഴുകി ഓർമപ്പൂക്കളായി ഒഴുകുന്നു. വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ മാറ്റി നിർത്തിയാലും പാപനാശം ക്ഷേത്രം സന്ദർശകരുടെ മനസ്സിനെ കുളിരണിയിക്കും. അംബാസമുദ്രത്തിൽ നിന്നു പാപനാശം വരെയുള്ള റോഡും അവിടെ നിന്ന് കളക്കാട് മുണ്ടൻതുറ കടുവാ സങ്കേതത്തിലേക്കുള്ള കാട്ടുപാതയും സുന്ദരമായ കാനനക്കാഴ്ച ഒരുക്കുന്നു. അഗസ്ത്യമുനിയുടെ ശിൽപം പ്രതിഷ്ഠിച്ച ക്ഷേത്രത്തിലാണ് റോഡ് അവസാനിക്കുന്നത്. പാപനാശത്തിനും അഗസ്ത്യാർ കോവിലിനും ഇടയിൽ താമ്രപർണികയ്ക്കു കുറുകെ ഒരു അണക്കെട്ടുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് നിർമിച്ച – സെൻട്രൽ ഗ്യാപ്. ഈ അണക്കെട്ടും വെള്ളച്ചാട്ടവും ഒട്ടേറെ സിനിമകൾക്കു പശ്ചാത്തലമായി. പാറയുടെ വിടവ് നികത്തി വേനൽക്കാലത്തും വെള്ളം നിലനിർത്തുന്ന കോൺക്രീറ്റ് തടയണയുടെ ഭംഗി അഗസ്ത്യാർ കോവിലിലേക്കുള്ള റോഡിൽ നിന്നാൽ മുഴുവനായും ക്യാമറയിൽ പകർത്താം. അഗസ്ത്യരെ പ്രതിഷ്ഠിച്ച കോവിലും മുഖമണ്ഡപവും നദീതീരത്തിനോടു ചേർന്നു നിൽക്കുന്ന മൺപുറ്റുമാണ് അഗസ്ത്യാർ ക്ഷേത്രത്തിൽ കാണാനുള്ളത്. അഗസ്ത്യരുടെ ക്ഷേത്രത്തിൽ വിശ്വാസികൾ സ്വയം പൂജ നടത്തി താമ്രപർണികയിൽ കുളിച്ച് മലയിറങ്ങുന്നു. തിരുമല കോവിൽ ചെങ്കോട്ടയിൽ നിന്ന് തിരുമല കോവിലിക്കു തിരിയുന്ന സ്ഥലമാണു വിശ്വനാഥപുരം. തങ്കത്തേര് പ്രദക്ഷിണം വയ്ക്കുന്ന ചുറ്റുപാതയും കരിങ്കൽ തൂണുകൾ മേൽക്കൂര താങ്ങുന്ന തിരുമല കോവിലും വിശ്വനാഥപുരത്തു നിന്നാൽ കാണാം. മുരുകന്റെ ബാലരൂപമായി കുമാരസ്വാമിയും കാളിയമ്മയും വാണരുളുന്ന തിരുമല ക്ഷേത്രമുറ്റത്തേക്ക് പഴനിമലയിലെ പോലെ പടികളാണ്. പടികയറാൻ വയ്യാത്തവർക്ക് മലയെ ചുറ്റി ടാറിട്ട റോഡുണ്ട്. പ്രദക്ഷിണവീഥിയിൽ നിന്നാൽ മേക്കര അണക്കെട്ടും സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങളും ആസ്വദിക്കാം. തെങ്കാശിയെ മൊത്തമായി ക്യാമറയിൽ പകർത്താൻ തിരുമല കോവിലാണ് ഐഡിയൽ ലൊക്കേഷൻ. അതേസമയം തിരുമല കോവിലിന്റെ ‘കംപ്ലീറ്റ് പിക്ചർ’ കിട്ടണമെങ്കിൽ എതിർവശത്തുള്ള മലയുടെ മുകളിൽ കയറണം. നൂറ്റാണ്ടു പഴക്കമുള്ള കോവിലിന്റെ മുറ്റത്തുള്ള കുളമാണ് തിരുമലയുടെ ഐശ്വര്യം. കുന്നിനു മുകളിൽ വെള്ളം നിറച്ചു വച്ചിട്ടുള്ള ക്ഷേത്രക്കുളം ബാലമുരുകനായ കുമാരസ്വാമിയുടെ കാരുണ്യമെന്നു വിശ്വാസം. തമിഴ്നാട്ടുകാരുടെ രക്ഷകനാണ് മലമുകളിൽ വാഴുന്ന വേലേന്തിയ മുരുകൻ. പഴനിമലയിലേതു പോലെ തിരുമലയിലും മുരുക വിഗ്രഹത്തിൽ പാലഭിഷേകവും ഭസ്മാഭിഷേകവും നടത്തുന്നതാണ് പ്രധാന ചടങ്ങ്. അഭിഷേക ദർശനം ആത്മശുദ്ധീകരണമെന്നാണു തീർഥാടകരുടെ വിശ്വാസം. താമ്രപർണികയിൽ പാപനാശം വരുത്തി, തിരുമല കയറിയ ശേഷം കട്ടക്കുടിയിരിപ്പ്, പുതൂർസൗത്ത് വഴി കേരളത്തിലേക്കു തിരിക്കുമ്പോൾ തെങ്കാശിയിൽ എന്തോ മറന്നു വച്ചതായി തോന്നി. വീണ്ടും ആ വഴിക്കു പോകാൻ നിർബന്ധിക്കും വിധം ഓർമപ്പെടുത്തൽ. ഒരുപക്ഷേ ഇതേ അനുഭവമായിരിക്കാം പാപനാശത്തും തിരുമലയിലും എല്ലാ സമയത്തും ജനത്തിരക്കിനു കാരണം.
Director Sasikumar has got the JC Daniel award of the year 2012 based on his evaluable services to Malayalam film industry. The jury panel consists of M.K.Arjunan, Priyadarshan,Sukumari,Raghavan and Sajan Peter elected Sasikumar for the award. The JC Daniel award consists of amount of Rupees 1 Lakh and memento. Chief Minister has already announced that government will increase the amount of the award. Sasikumar contributed 141 films to Malayalam film industry in his direction. Next Read: Bollywood Actress Tabu In Malayalam Again » j c daniel award newsj c daniel award to sasikumarj c daniel award to sasikumar newsj c daniel award winner sasikumar newsj c daniel award winning newsmalayalam film director sasikumar latest award winning newsmalayalam film director sasikumar latest newsmalayalam film director sasikumar newssasikumar latest news admin: Related Post കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെ ജനങ്ങൾക്കായി തുറന്നു നൽകി; ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്.… ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ് കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു.… പ്രഥമ മാസ്കോം KD’s സെലിബ്രിറ്റി കപ്പ് ഓൺലൈൻ റൈഡേഴ്സ്ന് സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച മാസ്കോം…
നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങണം. പക്ഷേ നിങ്ങള്‍ക്ക് മുന്‍കരുതലോടെ സ്വര്‍ണം വാങ്ങണമെന്നുണ്ടോ? സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ പരിഗണിക്കേണ്ട ചില പ്രധാന ചോദ്യങ്ങളിവയാണ് - 1. സ്വര്‍ണം ബിഐഎസ് ഹാള്‍മാര്‍ക്ക് ഉള്ളതാണോ? ഇന്ത്യയിലുടനീളം 13,700 ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി ഷോറുമൂകളും 435 ബിഐഎസ് അംഗീകൃത അസേയിംഗ്-ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളുമുണ്ടെങ്കിലും രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് സെന്‍ററുകളില്ലാത്ത വലിയ പ്രദേശങ്ങളുമുണ്ട്. ശരാശരി 30 ശതമാനം സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ 80 ശതമാനവും ഉയര്‍ന്ന മൂല്യമുള്ളവയും പത്തു ശതമാനം മാത്രം താഴ്ന്ന മൂല്യമുള്ളവയുമാണ്. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുണ്ടെങ്കിലും ചില ഹാള്‍മാര്‍ക്കിംഗ് സെന്‍ററുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും സംബന്ധിച്ച് ആശങ്കകള്‍ ബാക്കിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഒരു കാര്യം നിങ്ങള്‍ ഉറപ്പാക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബിഐഎസ്) പ്രകാരമുള്ള ജ്വല്ലറിയില്‍നിന്നുതന്നെയായിരിക്കണം. അതിലും പ്രധാനപ്പെട്ടതാണ് നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം ബിഐഎസ് ഹാള്‍മാര്‍ക്കുള്ളതായിരിക്കണമെന്നത്. ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ പൂര്‍ണ പട്ടിക ബിഐഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്. . ഹാള്‍മാര്‍ക്കിംഗിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയും ആശങ്കയുമുണ്ടെങ്കില്‍ ബിഐഎസ്-മായി ബന്ധപ്പെടാം. . സ്വര്‍ണം വാങ്ങുമ്പോള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് അടയാളം മാനദണ്ഡമാക്കണമെന്ന് നിങ്ങള്‍ ഉറപ്പാക്കണം. സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക. ബിഐഎസ് ഹാള്‍മാര്‍ക്ക് സാക്ഷ്യമല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലാണ്. അവിടെയാണ് ഇന്ത്യയിലെ വാര്‍ഷിക ആഭരണ ഉപഭോഗത്തിന്‍റെ 60 ശതമാനവുമുള്ളത്. അതുകൊണ്ട് നിങ്ങളുടെ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ കുറഞ്ഞ വിലയ്ക്കു ലഭിച്ചാലും ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണം വാങ്ങരുത്. 2. ഗ്രാം അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്‍റെ വില പരിശോധിക്കുക എപ്പോഴും സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില അന്വേഷിച്ചെടുക്കുക. അതായത് ഓരോ നഗരത്തിലും ഈ വിലയില്‍ വ്യത്യാസം കണ്ടേയ്ക്കാം. ഇത് തീരുമാനിക്കുന്നത് സ്വര്‍ണവ്യാപാരികളുടെ അസോസിയേഷനുകളാണ്. വലിയ ജ്വല്ലറികളില്‍ സ്വര്‍ണം ഒരേ നിരക്കിലാണ് വില്‍ക്കുന്നത്. സ്വര്‍ണത്തിന്‍റെ വില വിശ്വസനീയമായി അറിയണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് അറിയപ്പെടുന്ന ഒന്നില്‍കൂടുതല്‍ ജ്വല്ലറികളില്‍ അന്വേഷിക്കുക എന്നതാണ്. അതല്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് വിശ്വാസ്യതയുള്ള വെബ്സൈറ്റുകളില്‍ പോയി വില നോക്കണം. 3. എത്രത്തോളം സ്വര്‍ണമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് സ്വര്‍ണത്തിന്‍റെ വില ഘടന നിശ്ചയിക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിലയില്‍ ഉപഭോക്താവ് തേയ്മാനത്തിന്‍റെ വില കൂടി നല്‍കണം. ഇത് ഓരോ ആഭരണത്തിനും ഓരോ രിതിയിലാണ് കണക്കാക്കുന്നത്. വ്യാപാരിക്കുമാത്രമേ ഇത് എങ്ങനെ കണക്കാക്കുന്നുവെന്നു പറയാന്‍ കഴിയുകയുള്ളു. ചിലപ്പോള്‍ പണിക്കൂലിയും കൊടുക്കേണ്ടിവരും. ഒരു ആഭരണം വാങ്ങാന്‍ തീരുമാനിച്ചാല്‍ പണിക്കൂലിയും തേയ്മാനവും വിലവിവര പട്ടികയില്‍നിന്ന് അപ്രത്യക്ഷമാകും. എന്നുവച്ച് നിങ്ങളുടെ ജോലി എളുപ്പമാകുന്നുണ്ടോ? ഇല്ല. ഇതിനുള്ള നല്ല വഴിയെന്നു പറയുന്നത് നിങ്ങള്‍ മുടക്കുന്ന പണത്തിന് നിങ്ങള്‍ക്ക് എത്ര സ്വര്‍ണം കിട്ടുന്നു എന്നു കണ്ടുപിടിക്കുകയാണ്. ഉദാഹരണത്തിന്, പത്തു ഗ്രാമുള്ള ഒരു ചെയിനിന്‍റെ വില 30,000 രൂപയാണെന്നിരിക്കട്ടെ. നിങ്ങള്‍ ഉറപ്പായും ഒരു ഗ്രാമിന് 3000 രൂപ കൊടുക്കുന്നുണ്ട്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ യഥാര്‍ഥ വില എന്താണെന്നു പരിശോധിക്കുക. അതനുസരിച്ച് നിങ്ങള്‍ എത്ര രൂപയാണ് കൊടുക്കേണ്ടിവരുന്നതെന്ന് കണക്കാക്കുക. അതിനേക്കാള്‍ എത്ര രൂപയാണ് വ്യാപാരി വാങ്ങുന്നതെന്നു നോക്കുക. ഇത്രയുമായാല്‍ ഈ ഇടപാടില്‍ നിങ്ങള്‍ക്ക് തൃപ്തിയുണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോകുക. 4. സ്വര്‍ണം തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളും അറിഞ്ഞിരിക്കുക അതുപോലെതന്നെ വാങ്ങിയ സ്വര്‍ണം കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുകൊണ്ടുവന്ന് സമകാലികമായ മറ്റൊരു ഡിസൈനിലുള്ളത് മാറ്റിയെടുക്കുമ്പോഴുള്ള വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇങ്ങനെ മാറ്റിയെടുക്കുമ്പോള്‍ വ്യാപാരി നിങ്ങള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കാന്‍ തയാറുണ്ടോ എന്ന് അന്വേഷിക്കുക. വാങ്ങിയ സ്വര്‍ണത്തെക്കുറിച്ച് നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കില്‍, മിക്ക വലിയ സ്വര്‍ണ വ്യാപാരികളും ഇന്നത്തെ കാലത്ത് അതതു സമയത്തെ നിരക്കനുസരിച്ച് സ്വര്‍ണം തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കാറുണ്ട്. പക്ഷേ തേയ്മാനത്തിനോ പണിക്കൂലിക്കോ നിങ്ങള്‍ മുടക്കിയ തുക ഇവര്‍ തിരിച്ചുനല്‍കണമെന്നില്ല. സ്വര്‍ണം തിരിച്ചെടുക്കുമെന്ന ഉറപ്പുമാത്രമേ ലഭിക്കുകയുള്ളു. അതുപോലെതന്നെ സ്വര്‍ണം മാറ്റിയെടുക്കുന്നതിനോ തിരിച്ചെടുക്കുന്നതിനോ എന്തെങ്കിലും കാലാവധിയുണ്ടോ എന്നും അന്വേഷിക്കുക. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെന്നുള്ളത് ഉറപ്പുവരുത്തുക. വാങ്ങിയ ആഭരണത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കാന്‍ ഇതിലൂടെ കഴിയും. 5. ബില്ലു വാങ്ങുക മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉറപ്പാക്കണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ബില്ലു വാങ്ങണം. നിങ്ങള്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നല്‍കേണ്ടിവരുമായിരിക്കാം. അര ലക്ഷത്തിനു മുകളില്‍ രൂപയ്ക്ക് സ്വര്‍ണം വാങ്ങുകയാണെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ വ്യാപാരിക്കു നല്‍കേണ്ടിവരുമായിരിക്കാം. പക്ഷേ എല്ലാ വിശദാംശങ്ങളുമുള്ള ബില്ലു വാങ്ങുന്നത് ഇടപാടിന് സുതാര്യത നല്‍കുകയും ആത്മവിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു. എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് ഒരു ഉപഭോക്തൃകോടതിയെ സമീപിക്കേണ്ടിവന്നാല്‍ ബില്ല് ആശ്രയമായി മാറുന്നു. മാത്രമല്ല, രാജ്യത്തെ സ്വര്‍ണവിപണി സുതാര്യമാകുമെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ സംഭാവനയും ഇതിലൂടെ സാധ്യമാകുന്നു.
റിലീസിന് ഒരുങ്ങുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് മഞ്ജുവാര്യരും സണ്ണി വെയ്നും. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ... Celebrity2 years ago ഇതാരാ കുട്ടി മഞ്ജു വാരിയറോ, ചോദ്യവുമായി ആരാധകർ, മഞ്ജുവിന്റെ മനസുകവർന്ന ആ കൊച്ചുസുന്ദരി ഇതാണ്. ചതുർമുഖം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്‌മെറ്റിൽ എത്തിയ മലയാളികളുടെ ഇഷ്ടതാരം മഞ്ജു വേറിയരുടെ മേക്ക് ഓവർ ചിത്രങ്ങളും രസകരമായ അഭിമുഖങ്ങളുമൊക്കെയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ബ്ലാക്ക് മിഡിയും വൈറ്റ്... Film News2 years ago അന്ന് എന്റെ ഫോണിന് അങ്ങനെ സംഭവിച്ചത് എല്ലാരേം ഭയപ്പെടുത്തി, ‘ചതുർമുഖം’ സിനിമയുടെ ലൊക്കേഷനിലെ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ പങ്കുവെച്ചു ‘മഞ്ജു’ മഞ്ജു വാര്യരും സണ്ണി വൈനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖം’ മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട്...
പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താര കുടുംബം ആണ് നടൻ ദിലീപിന്റേത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിൽ പോലും ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിക്ക് ആരാധകർ വളരെ കൂടുതൽ ആണ്. മീനാക്ഷി സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യം ദിലീപിനോട് ആരാധകർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാൽ അതിനുള്ള വ്യക്തമായ മറുപടി ദിലീപും നൽകിയിട്ടില്ല. ചെന്നൈയിൽ എം ബി ബി എസ്സിന് പഠിക്കുകയാണ് മീനാക്ഷി. അച്ഛന്റെ പാത പിന്തുടർന്നു അഭിനയത്തിലേക്ക് പോകാതെ മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത് ഡോക്ടർ എന്ന വഴി ആണ്. ഒരു പക്ഷെ പഠനം പൂർത്തി ആക്കിയിട്ട് മീനാക്ഷി അഭിനയത്തിലേക്ക് വരാൻ സാധ്യത ഉണ്ടെന്നും ആരാധകർ പറയുന്നുണ്ട്. മീനാക്ഷിയുടേതായി സോഷ്യൽ മീഡിയയിൽ എത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങൾ ദിലീപ് ആരാധകരുടെയും ഗ്രൂപ്പിൽ നിമിഷ നേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപും കുടുംബവും ഓണം ആഘോഷത്തിന്റെ ഭാഗമായി കേരളീയ വസ്ത്രങ്ങളിൽ ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിന് വിമർശനവുമായി എത്തിയവരുടെ എണ്ണവും കുറവല്ല. അടുത്ത ഓണമെങ്കിലും ഇവനും കൂട്ടാളികൾക്കും ജയിലിൽ ഒരുക്കണമേ എന്നു ആശംസിക്കുന്നു, ആ സെന്ററിൽ നികുന്ന സദനത്തിനെ കാണുമ്പോ എന്തോ ഒരു വെറുപ്പ് മഞ്ജു ചേച്ചി യോടുള്ള ഇഷ്ടം കൊണ്ടാകാം, നീ കാരണം വിധവയാക്കിയാ ഒരു പെണ്ണ് അവിടെ ഇരിപ്പുണ്ട് ഓണം ഇല്ലാതെ അവള് മോളെയും വിളിച്ചു നാണമില്ലേ നിനക്ക് ഈ പോസ്റ്റ് ഇടാൻ, ഒരു പെണ്ണിനു വേണ്ടി രണ്ടു പെണ്ണിനെ വേദനിപ്പിച്ച ഈയാളുടെ ആശംസയ്ക്ക് ഒരു വിലയുമില്ല. മുത്തശ്ശനും മൂത്തശ്ശിക്കുമൊപ്പം മോളും ചെറുമോളും.കലക്കി. ശ്ശേ നല്ലോരോണം നശീ പ്പിച്ചു, ജീവിതം ഒന്നേയുള്ളൂ അത് ഒരു മഞ്ജുവാര്യർ ഇൽ ഒതുക്കേണ്ട എന്ന് കരുതി കാണും, ഇത്രയൊക്കെയായിട്ടും ചിരിച്ച മുഖത്തോടെ എങ്ങനെ നിൽക്കാൻ കഴിയുന്നു തെറ്റ് ചെയ്യുന്നവർ എല്ലാം മാന്യന്മാരും നിരപരാധികൾ എല്ലാം ക്രൂശിക്കപ്പെടുകയും ചെയ്യുന്നു എന്തൊരു വിരോധാഭാസം ഇതെല്ലാം കാലം തെളിയിക്കുമോ? തുടങ്ങിയ വിമർശനങ്ങൾ ആണ് താരത്തിന്റെ ചിത്രത്തിന് വരുന്നത്.
ഇന്നൊരു സ്പെഷൽ വിഭവം ഉണ്ടാക്കാം. ചിക്കൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമാണല്ലോ. ചിക്കൻ കൊണ്ടുള്ള ഏതു വിഭവവും വളരെ ടേസ്റ്റിയുമാണ്. ഇന്നൊരു തന്തൂരി ചിക്കൻ ടോഫി ട്രൈ ചെയ്തു നോക്കാം. ശരിക്കും ഒരു മിഠായി പോലെ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കാനഡ സാക്ഷിയായ ഒരു ചരിത്ര നേട്ടം തന്നെ ആയിരുന്നു ഇൻസുലിന്റെ കണ്ടു പിടിത്തം.ലോക ജനതയ്ക്ക് മുന്നിൽ വൻ സ്വീകാര്യത ആയിരുന്നു ഇൻസുലിന്റെ കണ്ടു പിടിത്തം നേടിയത്. ബാന്റിങ്, ബെസ്റ്റ്, കോളിപ്പ്, മക്ലിയോഡ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഒരു സംഘം സഹകരിച്ചാണ് ഇൻസുലിൻ കണ്ടുപിടിച്ചതെന്ന ധാരണയാണ് ശാസ്ത്രജ്ഞരും മെഡിക്കൽ ചരിത്രകാരന്മാരും ഉൾപ്പെടെയുള്ളവർ പൊതുവായി അംഗീകരിക്കുന്നത്. എന്നാൽ തുടക്കം മുതലേ ഫ്രെഡറിക് ബാന്റിംഗിന് എല്ലാത്തിനെയും കുറിച്ചുള്ള വ്യക്തമായ ആശയം ഉണ്ടായിരുന്നു.1921-ൽ തന്നെ ചാൾസ് ബെസ്റ്റുമായി ചേർന്ന് നായ്ക്കളിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ മക്ലയോഡിനെ ബാന്റിങ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. മക്ലിയോഡ്, ജെയിംസ് കോളിപ്പ് എന്നിവരുമായി പരീക്ഷണ ലാബിൽ വച്ച് പല തവണ ഏറ്റുമുട്ടലുകളുമുണ്ടായിട്ടുണ്ട്. ടൊറന്റോയിൽ ബാന്റിംഗിന് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. ഇൻസുലിന് നോബൽ സമ്മാനം ലഭിക്കുമെന്ന് അറിയാമായിരുന്നതിനാൽ, ഇൻസുലിൻ കണ്ടുപിടിച്ചയാളെന്ന നിലയിൽ ബാന്റിംഗിനെ സ്വദേശത്തും വിദേശത്തും ആദരിക്കാൻ അവർ കഠിനമായി തന്നെ പരിശ്രമിച്ചു. എന്നാലും മക്ലിയോഡിന്റെയും കോളിപ്പിന്റെയും സംഭാവനകളില്ലാതെ ബാന്റിംഗിന്റെയും ബെസ്റ്റിന്റെയും ഗവേഷണങ്ങൾ ലക്ഷ്യത്തിലെത്തില്ല എന്ന പ്രചരണം ഇവർക്ക് കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമായി. മറ്റ് തൊഴിലാളികളെ ഇവർ ഒപ്പം കൂട്ടി. തങ്ങളുടെ കഴിവിൽ നിർണായക മുന്നേറ്റമാണ് അവർ നടത്തിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റങ്ങൾ അളക്കുകയും ട്രാക്കുചെയ്യുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ ഇവർ സഹായിച്ചു . ഇൻസുലിൻ നോബൽ സമ്മാന പ്രഖ്യാപനം ഉണ്ടാക്കിയ പുകിലുകൾ ചെറുതൊന്നുമല്ല. 1923-ലെ ശരീരശാസ് വൈദ്യശാസ്ത്രം എന്നീ മേഖലയിലെ സംഭാവനകൾക്കുള്ള നൊബേൽ സമ്മാനത്തിനായുള്ള നാമ നിർദ്ദേശ ചർച്ചയിൽ, സ്വീഡനിലെ കരോലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ കമ്മിറ്റി, മക്ലിയോഡിന്റെ മാർഗനിർദേശം തേടാതെ ബാന്റിംഗിന് ഇൻസുലിൻ നിർമിക്കാൻ ആവില്ലെന്ന നിഗമനത്തിലെത്തി. . 1923-ലെ നൊബേൽ സമ്മാനം ബാന്റിംഗും മക്ലിയോഡും ഒരുപോലെ പങ്കിട്ടു. പുരസ്‌കാരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബഹുമതികളിലൊന്നായിരുന്നു ഇരുവരും പങ്കിട്ടത്‌. ചൂട് പിടിച്ച വിവാദങ്ങൾക്ക് അണയ്ക്കാൻ വലിയ പ്രയാസം തന്നെയായിരുന്നു. വിവാദങ്ങളെ ദുർബലമാക്കാൻ ബാന്റിംഗ് തന്ത്രങ്ങൾ മെനഞ്ഞു. അങ്ങനെ ബെസ്റ്റിനെ ആദരിക്കണമായിരുന്നുവെന്നും തനിക്ക് ലഭിച്ച സമ്മാനത്തുക തന്റെ യുവ പങ്കാളികൾക്ക് കൂടി തുല്യമായി വിഭജിക്കുമെന്നും ബാന്റിംഗ് ഉടൻ പ്രഖ്യാപിച്ചു. സമ്മാനത്തുക തുല്യമായി വിഭജിച്ചു നൽകി മുഖം രക്ഷിച്ചു. ബെസ്റ്റും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന്, മക്ലിയോഡ് അവാർഡിന് അർഹനല്ലായെന്നും അവാർഡ് ബാന്റിംഗിനും ബെസ്റ്റിനുമായിരുന്നു നൽകേണ്ടിയിരുന്നത് എന്ന വാദവുമായി രംഗത്ത് വന്നിരുന്നു. ബാന്റിംഗും ബെസ്റ്റും ചേർന്നാണ് ഇൻസുലിൻ കണ്ടുപിടിച്ചതെന്ന വീക്ഷണമാണ് ജനമനസ്സുകളിൽ ഉണ്ടായിരുന്നത്. സഹപ്രവർത്തകർക്ക് കൂടി കിട്ടേണ്ടിയിരുന്ന പുരസ്‍കാരം തന്റെ ഇഷ്‌ടക്കാരനൊപ്പം ബാന്റിംഗ് കൈക്കലാക്കിയെന്നത് പച്ച പരമാർത്ഥം. വാസ്തവം മറച്ചു വെച്ച്‌ വർഷങ്ങളായുള്ള പ്രചരണത്തിലൂടെ മക്ലിയോഡും കോലിപ്പും വിസ്മരിക്കപ്പെട്ട മനുഷ്യരായി മാറിയെന്നത് മറ്റൊരു ചരിത്രം.
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ഭയത്തില്‍ നിന്നുളള സ്വാതന്ത്ര്യം- WFTW 21 ഒക്‌ടോബർ 2018 January 9, 2019 | Comments closed സാക് പുന്നന്‍ സാത്താന്‍ ഭയത്തിന്‍റെ രചയിതാവാണ്. യേശു പാപത്തോട് എത്രമാത്രം എതിരായിരുന്നോ അത്ര തന്നെ അവിടുന്ന് ഭയത്തിനോടും എതിരായിരുന്നു. “പാപം ചെയ്യരുത്” എന്നു പറഞ്ഞതു പോലെ തന്നെ ” ഭയപ്പെടേണ്ട” (ഭയപ്പെടരുത്) എന്ന് അവിടുന്ന് ആളുകളോട് പറഞ്ഞിട്ടുണ്ട്. പാപത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് പ്രതികൂലമായിരുന്നത്രയും തന്നെ യേശു ഭയത്തില്‍ ജീവിച്ചിരുന്നവര്‍ക്കും പ്രതികൂലമായിരുന്നു. നാം കര്‍ത്താവില്‍ ആശ്രയിക്കുന്നതു കൊണ്ട്, നാം ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. നാം എപ്പോഴെങ്കിലും യാദൃശ്ചികമായി വഴുതിപ്പോയിട്ട് ഭയപ്പെടുകയോ എന്തിനെയെങ്കിലും കുറിച്ച് ആകുലചിത്തരാകുകയോ ചെയ്താല്‍, പെട്ടെന്നുതന്നെ നാം അതില്‍ നിന്നു പുറത്തുവരികയും നമ്മുടെ ഭയത്തെ ദൈവത്തോട് ഏറ്റുപറഞ്ഞ് നമ്മെ കാക്കേണ്ടതിന് ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുക. ദൈവത്തിന്‍റെ വേലയെ സാത്താന്‍ പലവിധത്തില്‍ ആക്രമിക്കാറുണ്ട്, എന്നാല്‍ ദൈവം തന്‍റെ മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരുന്നു. പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ചില പിശാചുക്കള്‍ പുറത്താക്കപ്പെടുകയില്ല എന്ന് യേശു ഒരിക്കല്‍ പറഞ്ഞു. അതിന്‍റെ അര്‍ത്ഥം നാം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലെങ്കില്‍, ചില പിശാചുക്കള്‍ അവര്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഇടത്തു തന്നെ തുടരുകയും ദൈവത്തിന്‍റെ വേലയെ തടസ്സപ്പെടുത്തുകയും ചെയ്യും. ദൈവം തന്‍റെ ഭൂമിയിലെ പ്രവൃത്തികള്‍ നമ്മെ ആശ്രയിച്ചായിരിക്കുവാന്‍ തക്കവണ്ണം ചെയ്തിരിക്കുന്നു – ക്രിസ്തുവിന്‍റെ ശരീരത്തെ ആശ്രയിച്ച്. ഇത് സവിശേഷതയുളള ഒരു പ്രത്യേക അവകാശമാണ് എന്നാല്‍ വലിയ ഒരു ഉത്തരവാദിത്തവുമാണ്. അന്ധകാരത്തിന്‍റെ ശക്തികള്‍ അവിടുത്തെ സഭയ്ക്ക് എതിരെ ജയിക്കുകയില്ല എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഈ ലോകത്തില്‍ ക്രൈസ്തവ വിരോധമായി പ്രവര്‍ത്തിക്കുന്ന അനേകം ശക്തികള്‍ ഉണ്ട്. എന്നാല്‍ ദൈവം നമുക്ക് ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല തന്നിട്ടുളളത്. അവിടുത്തെ മാനിക്കുന്നവരെ അവിടുന്നു മാനിക്കും. അതുകൊണ്ട് നാം ഒരിക്കലും ഭയത്താല്‍ ചഞ്ചലചിത്തരാകുവാന്‍ നമ്മെ അനുവദിക്കരുത്. ശൗലിന്‍റെ പടക്കോപ്പുകള്‍ ഉപയോഗിക്കുന്നത് നിരസിച്ച ദാവീദിനെപ്പോലെ, നാമും അങ്ങനെയുളള ഒരു സമയത്ത് നമ്മെ സഹായിക്കുവാന്‍ മനുഷ്യരിലോ ജഡത്തിന്‍റെ ഭൂജത്തിലോ ആശ്രയിക്കരുത്. ദാവീദ് ഗോല്യത്തിനോട് യുദ്ധം ചെയ്തത് ആത്മീയ ആയുധങ്ങള്‍ക്കൊണ്ടാണ്- യഹോവയുടെ നാം. നമ്മുടെ ആയുധങ്ങളും ആത്മീയമാണ് (2 കൊരിന്ത്യര്‍ 10:4). അതു കൊണ്ട് നാം തീര്‍ച്ചയായും ജയിക്കും – എല്ലായ്പോഴും. യേശു നമ്മോടു പറഞ്ഞത് അവിടുന്നു നമ്മെ ഈ ദുഷ്ടലോകത്തിലേക്ക് ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ അയക്കുന്നു എന്നാണ്.. എന്നാല്‍ അതേ വാക്യത്തില്‍ തന്നെ “പാമ്പുകളെപ്പോലെ ബുദ്ധിയുളളവര്‍ ” ആയിരിക്കുവാനും (മത്തായി 10:16) അവിടുന്ന് നമ്മോടു പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള എല്ലാ അധികാരങ്ങളും കര്‍ത്താവിനുണ്ട്, നാം സകല രാജ്യങ്ങളിലും പോയി ശിഷ്യന്മാരെ ഉണ്ടാക്കുകയാണെങ്കില്‍, ഈ അധികാരങ്ങളെല്ലാം നമുക്കുവേണ്ടി ഉപയോഗിക്കുവാനായി അവിടുന്നു എല്ലാ നാളും നമ്മുടെ കൂടെ ഉണ്ട് എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട് (മത്തായി 28:19,20). അവിടുന്ന് നമ്മോടു കൂടെ ഉണ്ടെങ്കില്‍ അതുമതി. നമ്മുടെ പക്ഷത്തുളള ദൈവത്തോടു ചേര്‍ന്നു നിന്ന്, ഈ ലോകം മുഴുവനില്‍ നിന്നുമുളള എതിര്‍പ്പിനെപോലും നമുക്ക് നേരിടുവാന്‍ കഴിയും. യേശു പറഞ്ഞു, ” വിക്ഷോഭിതരും, പ്രക്ഷുബ്ധരും ആകുന്നത് നിര്‍ത്തുക, നിങ്ങള്‍ ഭയമുളളവരും, വിരണ്ടവരുല, ഭീരുക്കളും, അസ്വസ്ഥരും ആയിരിക്കുവാന്‍ നിങ്ങളെ തന്നെ അനുവദിക്കരുത് (യോഹന്നാന്‍ 14:27 ആംപ്ലിഫൈഡ്). ദൈവ വചനം ഇപ്രകാരം നമ്മോട് കല്‍പ്പിക്കുന്നു, മറ്റുളളവര്‍ ചെയ്യുന്നതു പോലെ പരിഭ്രാന്തരാകരുത്, സ്വര്‍ഗ്ഗത്തിന്‍റെ കര്‍ത്താവായ യഹോവയെ അല്ലാതെ മറ്റാരെയുമോ, മറ്റൊന്നിനെയുമോ ഭയപ്പെടരുത്! നിങ്ങള്‍ ദൈവത്തെ ഭയപ്പെടുമെങ്കില്‍, നിങ്ങള്‍ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല”. അവിടുന്നു തന്നെ നിങ്ങളുടെ സുരക്ഷിതത്വം ആയിരിക്കും ( യെശയ്യാവ് 8:12-14 ലിവിംഗ് ബൈബിള്‍). ” ദൈവം അരുളിച്ചെയ്യുന്നു, ‘ഞാന്‍ നിങ്ങളെ ഒരു നാളും തളളിക്കളയുകയില്ല ഉപേക്ഷിക്കുകയുമില്ല” അതുകൊണ്ട് നമുക്കു ധൈര്യത്തോടെ ഇപ്രകാരം പറയാം, ” കര്‍ത്താവെനിക്കു തുണ, ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യര്‍ക്കെന്നോട് എന്തു ചെയ്യുവാന്‍ കഴിയും? യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ” (എബ്രായര്‍ 13:5-8). ഭയത്തോടുളള ബന്ധത്തില്‍ നാം ഓര്‍ക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്; 1. ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ നാം ഒരിക്കലും ഒരു തീരുമാനമെടുക്കരുത്, എന്നാല്‍ എല്ലായ്പോഴും ദൈവത്തിലുളള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. 2. ഭയം സാത്താന്‍റെ ആയുധമാണ്. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ മറ്റുളളവരെ ഭീഷണിപ്പെടുത്തുവാനോ പേടിപ്പിക്കുവാനോ ശ്രമിക്കുന്ന എല്ലാവരും വാസ്തവത്തില്‍ സാത്താനുമായി കൂട്ടായ്മയിലാണ് ( അവര്‍ അത് അറിയുന്നില്ലെങ്കില്‍ പോലും). അതുകൊണ്ട് നാം ഒരിക്കലും ആ ആയുധം ആരുടെ മേലും പ്രയോഗിക്കരുത് (എഫെ 6:10 ഉം 2 തിമെഫെയോസ് 1:7 ഉം കാണുക). മറ്റുളളവര്‍ നമ്മോടു ചെയ്യുന്ന തിന്മകള്‍,നമുക്ക് ദൈവ വചനത്തിന്മേല്‍ പുതിയവെളിപ്പാടുകളും അവിടുത്തെ കൃപയുടെ പുതിയ അനുഭവങ്ങളും തരുന്നതിനായി ദൈവം ഉപയോഗിക്കുന്നു. അതില്ലായിരുന്നുവെങ്കില്‍ നമുക്കതു ലഭിക്കുമായിരുന്നില്ല. ദൈവ വചനം ഇപ്രകാരം പറയുന്നു, ” നാം പോരാടുന്നത് മനുഷ്യരോടല്ല എന്നാല്‍ വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും, സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുമത്രെ” (എഫെസ്യര്‍ 6:12-ടി.ഇ.വി ). ഈ വാക്യത്തില്‍ നിന്ന് കര്‍ത്താവെന്നെ പഠിപ്പിച്ചത്, എനിക്ക് സാത്താന്യശക്തികളോട് വേണ്ടവിധം പോരാടണമെങ്കില്‍, ഞാന്‍ ഒരിക്കലും മനുഷ്യരോടുപോരാടരുത്. പഴയനിയമത്തിന്‍ കീഴില്‍, യിസ്രായേല്യര്‍ മനുഷ്യരോടാണ് യുദ്ധം ചെയ്തത്. എന്നാല്‍ പുതിയ ഉടമ്പടിയില്‍, നാം ഒരിക്കലും മനുഷ്യരോട് പോരാടരുത്, എന്നാല്‍ സാത്താനോടും ഭൂതങ്ങളോടുമാണ്. യേശു തന്‍റെ മാതൃകയിലൂടെ അതു നമ്മെ കാണിച്ചു. അനേകം വിശ്വാസികള്‍ക്കും സാത്താനെ ജയിക്കാന്‍ കഴിയാത്തത് അവര്‍ തങ്ങളുടെ ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, അയല്‍ക്കാര്‍ മുതലായവരോട് പോരാടുന്നതു കൊണ്ടാണ്.ഭാവിയില്‍ നിങ്ങള്‍ ഒരു മനുഷ്യനോടും പോരാടുകയില്ല എന്നു തീരുമാനിക്കുക, അപ്പോള്‍ നിങ്ങളുടെ പിശാചിനോടുളള പോരാട്ടം വളരെ സഫലമായിരിക്കും. നാം ദൈവത്തിന്‍റെ വഴികള്‍ തര്‍ക്കമില്ലാതെ പിന്‍തുടരുമെങ്കില്‍ നാം സാത്താനെയും അവന്‍റെ തന്ത്രങ്ങളെയും എല്ലാ സമയത്തും ജയിക്കുകയും നാം നിരന്തരം ജയോത്സവമായി ജീവിക്കുകയും ചെയ്യും.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
August 1, 2022 August 1, 2022 Pradeepam OnlineLeave a Comment on പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഡി.ജി.പി യുടെ അദാലത്ത് 17 ന് തിരുവനന്തപുരം : ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, ടെലികമ്മ്യൂണിക്കേഷന്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരളാ പോലീസ് അക്കാദമി, പോലീസ് ട്രെയിനിംഗ് കോളേജ്, റെയില്‍വേ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ആഗസ്റ്റ് അഞ്ചു വരെ പരാതി നല്‍കാം.ആഗസ്റ്റ് 17 നാണ് അദാലത്ത്. പരാതികള്‍ ുരെമേഹസെ. ുീഹ@സലൃമഹമ.ഴീ്.ശി വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. ടജഇ ഠമഹസെ ംശവേ ഇീുെ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. Post navigation സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍ മുടങ്ങിയ ശമ്പളം അഞ്ചിനകം നല്‍കുമെന്ന് സി. എം. ഡി;കൃത്യമായി നല്‍കാതെ പരിഷ്കാരങ്ങള്‍ വേണ്ടെന്ന് യൂണിയനുകള്‍
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
എന്റെ പേര് ശിഖ. 30 വയസ്സ്, വീട്ടമ്മയാണ്. ഭർത്താവിന് ബിസിനസാണ്. കുട്ടികളായിട്ടില്ല. വീട്ടുകാർ നിർബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിച്ചതായിരുന്നു എന്നെ. കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി. പേരിനൊരു ഭർത്താവ് അത് മാത്രമായിരുന്നു എനിക്കയാൾ. ഇപ്പോഴും ബിസിനസ്സിന്റെ തിരക്കായിരുന്നു അയാൾക്ക്. എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്, ജോലിക്കാർ, കാർ അങ്ങനെ സുഖമായി കഴിയാൻ വേണ്ടതെല്ലാം എനിക്ക് അവിടെ ഉണ്ടായിരുന്നു. പക്ഷെ ഭർത്താവിനു എന്നെക്കാൾ ഇഷ്ടം ബിസിനസ്സായിരുന്നു. വീട്ടിൽ രണ്ട് ജോലിക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അടുക്കള ജോലിക്കും മറ്റേത പുറം പണിക്കും. അടുക്കള ജോലിക്ക് വരുന്നവളുടെ പേര് ബിന്ദു, 32 വയസ്സോളം പ്രായമുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിനു പുറത്തേക്ക് പോകാൻ എനിക്ക് കാർ ഉണ്ടായിരുന്നു. ഒരു ഡ്രൈവറെയും ഭർത്താവ് ഏർപ്പാടാക്കിയിരുന്നു. ഡ്രൈവറുടെ പേര് രാജൻ. അടുത്ത് തന്നെയാണ് വീട്. ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഒരു കൂട്ടുകാരി വീട്ടിൽ വന്നു. കുറെ നാളായി അവളെ കാണുകയാണ്. ഞങ്ങൾ കുറെ സംസാരിച്ചു, അവൾക്ക് കുറച്ച് ഷോപ്പിംഗ്‌ ഉണ്ട്, എന്നോട് കൂടെ വരാൻ പറഞ്ഞു. അവൾക്ക് കാർ ഉണ്ടായിരുന്നു. ഷോപ്പിംഗ്‌ കഴിഞ്ഞ് എന്നെ തിരിച്ച് വീട്ടിലെത്തിക്കാം എന്ന് അവൾ പറഞ്ഞു. ഞാൻ ബിന്ദുവിനോട് വൈകുന്നേരമേ വരൂ, അത് വരെ ഇവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. എന്നിട്ട് ഞാൻ എന്റെ കൂട്ടുകാരിയുടെ കൂടെ പോയി. പക്ഷെ ഉച്ച ആയപ്പോഴേക്ക് അവൾക്ക് ഒരു കോൾ വന്നു, അർജന്റ് ആയി വീട്ടിൽ ചെല്ലാൻ വേണ്ടി. അവൾ സോറി പറഞ്ഞ് എന്നെ തിരിച്ച് വീട്ടിൽ കൊണ്ട് വിട്ടു. ഞാൻ നോക്കുമ്പോൾ വാതില ഉള്ളിൽ നിന്ന് അടച്ചിരിക്കുകയാണ്. കുറെ കോളിംഗ് ബെൽ അടിച്ചു. പക്ഷെ ആരും വാതിൽ തുറന്നില്ല. എനിക്ക് ദേഷ്യം വന്നു. ഇന്ന് ജോലിക്കാരിയെ ശരിയാക്കണം, ഞാൻ മനസ്സില് കണക്കു കൂട്ടി. ഞാൻ വീടിന്റെ പിന്നെലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേൾക്കുന്നു. ഞാൻ നോക്കിയപ്പോൾ വീടിന്റെ പുറക് വശത്തുള്ള ഷെഡിൽ നിന്നാണ്. പഴയ സാധനങ്ങൾ ഒക്കെ ഇടാൻ വേണ്ടി ഉണ്ടാക്കിയതായിരുന്നു അത്. ഞാൻ പതിയെ അങ്ങോട്ട നടന്നു, എന്നിട്ട് ഷീറ്റിന്റെ ഇടയിലൂടെ ഉള്ളിലേക്ക് നോക്കി. ഞാൻ ഞെട്ടിപ്പോയി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ ജോലിക്കാരി ബിന്ദുവും ഡ്രൈവർ രാജനും പൂർണ്ണ നഗ്നരായി കിടന്നു പുളയുകയാണ്. രാജൻ ബിന്ദുവിന്റെ ചക്ക പോലെ ഉള്ള മുലകൾ വായിലിട്ട് കടിച്ചു വലിക്കയാണ്. അവൾ സുഖം കൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. അവൻ അവളുടെ രണ്ട് കാലുകളും പൊക്കി വെച്ചു, എന്നിട്ട് അവളുടെ പൂറ്റിൽ തല അമർത്തി അവിടെ നക്കി തുടക്കുന്നു. എന്റെ ഹൃദയമിടിപ്പ്‌ കൂടി. ആദ്യമായാണ്‌ ഇങ്ങനെ ഒരു കാഴ്ച കാണുന്നത്, രണ്ട് പേരുടെ കളി. എന്റെ കണ്ണുകള രാജന്റെ അരക്കെട്ടിലേക്ക് നീണ്ടു. ഹോ.. എന്തൊരു വലിപ്പമാണ് അവന്റെ കുണ്ണക്ക്. എന്റെ ഭർത്താവിന്റെ അപേക്ഷിച്ച് ഇരട്ടി വലിപ്പം ഉണ്ടാകും.. കറുത്ത ശരീരമാണെങ്കിലും ആരോഗ്യവാനാണ് രാജൻ. അവൻ പുട്ട് കുറ്റി പോലെയുള്ള അവന്റെ കുണ്ണ ബിന്ദുവിന്റെ പൂറിലേക്ക് കയറ്റി, എന്നിട്ട് ശക്തിയിൽ അടിക്കാൻ തുടങ്ങി. ഹോ.. എന്റെ ജീവിതത്തിൽ ഇങ്ങനെ കളിച്ചിട്ടില്ല.. എന്റെ ഭർത്താവിന് ഇതിനൊന്നും സമയമില്ല.. കുറച്ച് നേരം അടി കഴിഞ്ഞിട്ട് മൂപ്പർ തളർന്നു കിടക്കും. സത്യത്തിൽ സുഖം എന്താണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ബിന്ദുവിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെകിൽ എന്ന് വിചാരിച്ച് പോയി. അന്ന് രാത്രി, ഞാൻ രാജന്റെ വലിയ കുണ്ണ ആലോചിച്ച് സ്വയംഭോഗം ചെയ്തു . രാജന്റെ കുണ്ണ എന്റെ പൂറിൽ കയറി ഇറങ്ങുന്നത് ഞാൻ ആലോചിച്ചു.. എങ്ങനെയെങ്കിലും രാജനെ വശീകരിക്കണം. വരുന്നത് വരട്ടെ.. എന്റെ മനസ്സിലപ്പോൾ രാജനുമായി കളിക്കുന്നത് മാത്രമായിരുന്നു ചിന്ത. പിറ്റേ ദിവസം ഞാൻ ചിലതൊക്കെ തീരുമാനിച്ചിരുന്നു. ഞാൻ ബിന്ദുവിനെ വിളിച്ച് ഇന്ന് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞു. ഞാൻ ബെഡ് റൂമിലേക്ക് ചെന്നു. അലമാരയിൽ നിന്നും ഒരു സ്ലീവ് ലെസ്സ് നൈറ്റി എടുത്തു, ഇളം നീല കളറുള്ള ആ നൈറ്റി ഞാൻ രാത്രി മാത്രം ഉപയോഗിക്കുന്നതായിരുന്നു. കട്ടി കുറഞ്ഞ മെറ്റീരിയൽ ആയത് കൊണ്ട് നൈറ്റി ഇട്ടാലും നല്ല പോലെ ഉൾഭാഗം കാണാമായിരുന്നു. ഞാൻ ധരിച്ചിരുന്ന നൈറ്റി ഊരി കളഞ്ഞു. എന്നിട്ട് എന്റെ ബ്രായും അഴിച്ച് മാറ്റി. ഒരു വെള്ള പന്റീസ് മാത്രം ആയിരുന്നു ഞാൻ ഇട്ടിരുന്നത്. അതിന്റെ മുകളിലൂടെ ഞാൻ പുതിയ നൈറ്റി എടുത്തിട്ടു. എന്നിട്ട് കണ്ണാടിയിൽ പോയി നോക്കി. എന്റെ വലിയ മുലകൾ നൈറ്റിയിൽ കൂർത്ത് നിൽക്കുന്നു. എന്റെ മുല ഞെട്ടുകൾ വ്യക്തമായി കാണാം. എന്റെ പാന്റീസും എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. എന്റെ പ്ലാൻ പ്രകാരം ഞാൻ രാജനെ വിളിച്ചു. ഒന്ന് വീട്ടിലേക്ക് വരണം, ഒരു പണിയുണ്ട് എന്ന് പറഞ്ഞു. രാജൻ കുറച്ച് കഴിഞ്ഞു എത്തി. ഞാൻ വാതിൽ തുറന്നു. അവൻ എന്നെ കണ്ടതും വാ പൊളിച്ചു നിന്നുപോയി. എന്നെ അടിമുടി അവൻ നോക്കി.. അവനു വിശ്വസിക്കാൻ കഴിഞ്ഞിട്ട് ഉണ്ടാകില്ല. എന്റെ ഇങ്ങനെ ഒരു വേഷത്തിൽ അവൻ ഒട്ടും പ്രതീക്ഷിച്ചിരിക്കില്ല. ഞാൻ അവനോട ഉള്ളിലേക്ക് വരാൻ പറഞ്ഞു. റൂമിൽ കുറച്ച് സാധനങ്ങൾ എടുത്ത് മാറ്റാൻ ഉണ്ട് അങ്ങോട്ട്‌ വരാൻ ഞാൻ പറഞ്ഞു. അവൻ സ്വപ്നലോകത്തിൽ എന്നപോലെ എന്നെ പിൻതുടർന്നു. ഓരോ സാധങ്ങൾ മാറ്റി വെക്കാൻ ഞാൻ അവനു നിർദേശങ്ങൾ കൊടുത്തു. അവന്റെ കണ്ണുകൾ എന്റെ ശരീരത്തെ കൊത്തി വലിച്ചു. ഞാൻ പെട്ടെന്ന് അവനോട ചോദിച്ചു, ഇന്നലെ ബിന്ദുവുമായി എന്താ പരിപാടി എന്ന്. അവൻ ആദ്യം കിടന്നു ഉരുണ്ട് കളിച്ചു. ഞാൻ കണ്ടു എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം വിളറി. ഞാൻ പതിയെ അവന്റെ അടുത്തേക്ക് ചെന്നു. അവൻ അന്തം വിട്ട് എന്നെ നോക്കുകയാണ്. ഞാൻ പെട്ടെന്ന് അവനെ കെട്ടി പിടിച്ചു. അവൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് അവനു കാര്യം മനസ്സിലായി. ആക്രാന്തത്തോടെ അവൻ എന്നെ വാരിപുണർന്നു. അവന്റെ കറുത്ത ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ബീഡിയുടെ സഹിക്കാൻ പറ്റാത്ത മണം അതിനുണ്ടായിരുന്നു. അവൻ എന്റെ ചുണ്ടുകൾ ഒരു ദയയും ഇല്ലാതെ കടിച്ച് വലിച്ചു. ഹോ.. എന്റെ രക്തത്തിന് ചൂട് പിടിക്കാൻ തുടങ്ങി. എന്റെ കൈകൾ അവന്റെ പുറത്ത് പരത്തി നടന്നു. അവന്റെ മുഖം എന്റെ മുലകളിൽ അമർന്നു. അവൻ അവിടെ മുഖം വെച്ച് ഉരക്കാനും, മുലകളിൽ കടിക്കാനും തുടങ്ങി. അവന്റെ രണ്ട് കൈകളും എന്റെ ചന്തികളിൽ അമർന്നു. അവൻ അത് കശക്കി ഉടക്കുവാൻ തുടങ്ങി. ഒറ്റ വലിക്ക് അവൻ എന്റെ നൈറ്റി ഊരികളഞ്ഞു. എന്റ വലിയ മുലകൾ കണ്ടു അവന്റെ കണ്ണ് വിടർന്നു. അവൻ ആർത്തിയോടെ അതിലേക്ക് മുഖം പൂഴ്ത്തി. മുലകൾ അവൻ മാറി മാറി വലിച്ച് കുടിച്ചു. മുല ഞെട്ടുകൾ നാവുകൾ കൊണ്ട് നക്കി… ഞാൻ സ്വർഗ്ഗത്തിലായിരുന്നു… എന്തൊരു സുഖം… അവൻ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു.. എന്റെ മുലകൾ അവൻ കശക്കി ഉടച്ചു. എന്റെ പാന്റീസ് വലിച്ച് എന്റെ പൂറിൽ അവൻ ചുണ്ടുകൾ ചേർത്തു. എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി. ആദ്യമായാണ്‌ ഒരാൾ അവിടെ മുഖം ചേർക്കുന്നത്. അവനു ബാധ കയറിയത് പോലെ അവിടെ നക്കാൻ തുടങ്ങി.. ഹോ.. ഞാൻ ആകെ വിയർത്തു കുളിച്ചിരുന്നു. അവൻ അവന്റെ ഡ്രസ്സ് എല്ലാം അഴിച്ച് മാറ്റി. അവന്റെ വലിയ കുണ്ണയിലായി എന്റെ നോട്ടം. അവൻ അത് എന്റെ മുഖത്തേക്ക് അടുപ്പിച്ചു. ഞാൻ ആദ്യം എതിർത്തെങ്കിലും അൽപ്പം ബലം പ്രയോഗിച്ച് അവൻ കുണ്ണ എന്റെ വായിലേക്ക് തള്ളി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അവൻ എന്റെ തല പിടിച്ച് മുന്നോട്ടും പിന്നോട്ടും തള്ളിക്കൊണ്ടിരുന്നു. ഒരു 10 മിനുട്ടോളം അവൻ അത് തുടർന്നു. എന്റെ കാലുകൾ അവൻ അകത്തി വെച്ചു. ഒറ്റ തള്ളലിന് ആ വലിയ കുണ്ണ എന്റെ പൂറ്റിലേക്ക് കയറിപ്പോയി. അവൻ ശക്തിയിൽ അടിക്കുകയാണ്. ഹോ.. ഞാൻ ആലില പോലെ കിടന്നു വിറക്കുകയാണ്.. പറഞ്ഞ് അറിയിക്കാൻ പറ്റാത്തൊരു അനുഭൂതി. എന്റെ തല കറങ്ങുന്നത് പോലെ എനിക്ക് തോന്നി… എന്റെ മദ ജലം പൊട്ടിയൊലിച്ചു.. കുറച്ച് കഴിഞ്ഞിട്ട് അവന്റെ കുണ്ണ വലിച്ചെടുത്തു എന്നിട്ട് കുണ്ണപ്പാൽ എന്റെ മുഖത്തേക്ക് ചീറ്റിച്ചു. ഞങ്ങൾ കുറെ നേരം കെട്ടിപ്പിടിച്ച് കിടന്നു. ഭർത്താവിനെ ഞാൻ ചതിച്ചു എന്നൊരു തോന്നല എനിക്ക് ഉണ്ടായിരുന്നില്ല. അവൻ എന്റെ ചുണ്ടിൽ വീണ്ടും ചുംബിച്ചു. ഞാൻ അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്നു. പിന്നെയും പലതവണ ഞങ്ങൾ ഇതുപോലെ ബന്ധപ്പെട്ടു.. എന്റെ ഭർത്താവ് അറിയാതെ..
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
കോവിഡ് 19 തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഭവങ്ങൾ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ രീതികൾ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ രക്ഷപ്പെടാം. ആകർഷകമായ തൊഴിൽ ഓഫറുകൾ മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാർജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായിന്ന് കാണുന്ന തട്ടിപ്പ് രീതി. വ്യാജ ഓഫർ ലെറ്ററുകളെ സൂക്ഷിക്കുക. ഓഫർ ലെറ്റർ ആരും വെറുതെ അയയ്ക്കില്ല, പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. പ്രശസ്തമായ പൊതുമേഖല- സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ ലെറ്റർപാഡിലായിരിക്കും അയയ്ക്കുക. നിങ്ങളുടെ യോഗ്യതകൾ പോലും പരിഗണിക്കാതെയുള്ള ഇത്തരം ഓഫറുകൾക്കു പിന്നിൽ പോകാതിരിക്കുക. ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജൻമാരെ പേടിച്ചു ക്യൂആർ കോഡ് പോലെയുള്ള സുരക്ഷാ മുൻകരുതലുകൾ ഓഫർ ലെറ്ററിൽ ഉൾപ്പെടുത്തിയ കമ്പനികളുമുണ്ട്. ഓഫർ ലെറ്ററിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി അധികൃതരുമായി സംസാരിക്കുക. മാത്രമല്ല പ്രമുഖ കമ്പനികൾ ഒരിക്കലും ഉദ്യോഗാർത്ഥികളിൽ നിന്നും മുൻ‌കൂർ പണം ആവശ്യപ്പെടാറുമില്ല. വ്യാജ ഇടനിലക്കാരെ സൂക്ഷിക്കുക സൈന്യത്തിലും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാർ പണ്ടേ രംഗത്തുണ്ട്. എന്നാൽ ഇന്നു സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രവർത്തനം വിപുലപ്പെടുത്തുന്ന കാഴ്ചയാണ്. തൊഴിലന്വേഷകരുടെ പ്രിയ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നാണ് ഇത്തരം ഓൺലൈൻ വ്യാജന്മാടെ പ്രധാന താവളം. തൊഴിൽ നേടിത്തരാം എന്ന വാഗ്ദാനവുമായി ഉദ്യോഗാർഥികളെ സമീപിച്ചു പണം തട്ടുന്നു. സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാർ വഴി ജോലി കിട്ടാൻ പോകുന്നില്ലെന്നു മാത്രം ഓർത്തുവച്ചാൽ മതി. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടിയിൽ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓൺലൈൻ ജോലികൾക്ക് ആശ്രയിക്കാൻ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം. പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയിൽ തൊഴിൽ വിജ്ഞാപനങ്ങൾ പോസ്റ്റ് ചെയ്യും. വാട്‌സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോൾ ധാരാളം ഉദ്യോഗാർഥികൾ വലയിൽ വീഴും.വ്യക്തിവിവരങ്ങൾ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കയ്യിലെത്തുമെന്നതാണ് മറ്റൊരു അപകടം. ഇത്തരത്തിലുള്ള പരസ്യം കണ്ടാൽ ആദ്യം വെബ്‌സൈറ്റ് പരിശോധിക്കണം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്‌സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിൾ സെർച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.
വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. ഈ പോഷകങ്ങളോടൊപ്പം നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ കെ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും മല്ലിയിലയിലുണ്ട്. മല്ലിയിലയിൽ വൈറ്റമിൻ സി, കരോട്ടിനോയ്ഡ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ പരിഹരിക്കുന്നതിനും ഇവ വളരെ ഫലപ്രദമാണ്. മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലിയിലയിലെ ആൽക്കലോയിഡുകളുടെയും ഫ്ലേവനോയിഡുകളുടെയും സമ്പന്നമായ അളവ് മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുന്നു. മല്ലിയിലയിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, വൈറ്റമിൻ എയ്‌ക്കൊപ്പം ഈ രണ്ട് പോഷകങ്ങളും പ്രതിരോധശേഷി ക്രമേണ മെച്ചപ്പെടുത്താൻ സഹായിക്കും. വൈറ്റമിൻ സി വെളുത്ത രക്താണുക്കൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കും. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രാപ്തമാക്കുന്നു. ഇത് ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു. കൂടാതെ, മല്ലിയില കഴിക്കുന്നത് ഗ്യാസ്ട്രിക് മ്യൂക്കോസൽ സ്രവങ്ങളുടെ തോത് ഉയർത്തുന്നു, ഇത് ആമാശയത്തിലെ മതിലുകളെ ശക്തമായ ആസിഡുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. cholesterol മല്ലിയില പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അസ്ഥി സമ്പുഷ്ടമായ ധാതുക്കളാൽ സമ്പന്നമായ മല്ലിയില ആന്റി-ഇൻഫ്ലമേറ്ററി ഫംഗ്‌ഷൻ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയിൽ നിന്ന് എല്ലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. cholesterol and heart മല്ലിയിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, മലവിസർജ്ജനം, ഗ്യാസ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ വിവിധ ദഹന പ്രശ്നങ്ങൾക്കും ഇത് പഠിക്കുന്നു.
ബുര്‍ക്കാര്‍ഡ് മെത്രാനെ കാണണമെന്നാണ് മുന്നില്‍ നില്ക്കുന്നയാളുടെ ആവശ്യം. പക്ഷേ ബുര്‍ക്കാര്‍ഡ് മെത്രാന്റെ സഹായിയായ ഫാ. ഹ്യൂവിന് അല്പം അസ്വസ്ഥത. വൃത്തിഹീനനായ ഈ യാചകവേഷധാരിയെ എങ്ങനെ മെത്രാന്റെ അരികിലേക്ക് ആനയിക്കും? മെത്രാനോടുതന്നെ കാര്യം പറയാന്‍ ഫാ. ഹ്യൂ തീരുമാനിച്ചു. അനുവാദം കിട്ടിയതോടെ യാചകനെ മെത്രാന് അരികിലേക്ക് കൊണ്ടുപോയി. അല്പസമയം അദ്ദേഹത്തിന്റെ സംസാരം കേട്ടുകഴിഞ്ഞപ്പോള്‍ മെത്രാന് ആശ്ചര്യവും സന്തോഷവും! തന്റെ പ്രിയ കൂട്ടുകാരനായ ഫാ. നോര്‍ബര്‍ട്ടാണത്, പുണ്യവാനായ നോര്‍ബര്‍ട്ട്! അദ്ദേഹത്തിന് ലഭിക്കേണ്ട മെത്രാന്‍പട്ടം തനിക്ക് തന്നിട്ട് പിന്‍വാങ്ങിയവന്‍!! ബുര്‍ക്കാര്‍ഡ് മെത്രാന്റെ വാക്കുകള്‍ കേട്ട് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഫാ. നോര്‍ബര്‍ട്ടിനെ തിരിച്ചറിഞ്ഞ ഫാ.ഹ്യൂവിനും അത്ഭുതവും അതിലേറെ ആനന്ദവും! അധികം വൈകാതെ രോഗിയായിത്തീര്‍ന്ന ഫാ. നോര്‍ബര്‍ട്ടിനെ ശുശ്രൂഷിക്കാന്‍ അവസരം ലഭിച്ചതും ഫാ.ഹ്യൂവിന്. സുവിശേഷപ്രവര്‍ത്തനങ്ങളില്‍ തന്നെയും കൂടെക്കൂട്ടണമെന്ന് ഫാ.ഹ്യൂ ആ പുണ്യാത്മാവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, സുവിശേഷത്തിനായി സ്വയം സമര്‍പ്പിക്കാന്‍ ഫാ. ഹ്യൂവിനെ പ്രേരിപ്പിച്ച ആ ഉജ്ജ്വലവ്യക്തിത്വത്തിനും ഉണ്ടായിരുന്നു വ്യത്യസ്തമായ ഒരു പഴയ കാലം. 1115-ലെ വസന്തകാലത്ത് രാജസദസ്സില്‍നിന്ന് വന്ന് സാന്റേണില്‍ താമസിക്കവേ ഫ്രെഡന്‍ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ നോര്‍ബര്‍ട്ട് തീരുമാനിച്ചു. യാത്രയ്ക്കിടെ പ്രകൃതി ഭയാനകമായി മാറി. സുഹൃത്ത് യാത്രയില്‍നിന്ന് പിന്തിരിപ്പിച്ചെങ്കിലും സാഹസികമായി യാത്ര തുടരാനായിരുന്നു നോര്‍ബര്‍ട്ടിന്റെ തീരുമാനം. യാത്ര തുടരവേ വിജനമായ ഒരു പ്രദേശത്തുവച്ച് ശക്തമായ മിന്നലേറ്റ് നോര്‍ബര്‍ട്ട് കുതിരപ്പുറത്തുനിന്ന് നിലം പതിച്ചു. കുറേ സമയം ബോധമറ്റ് അവിടെ കിടന്നു. പിന്നെ ഉണര്‍ന്നപ്പോള്‍ വിശുദ്ധ പൗലോസിനെപ്പോലൊരു അനുഭവമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസിലായി. ”ഞാന്‍ എന്ത് ചെയ്യണം?” അദ്ദേഹം നിലവിളിച്ചു. ആ ചോദ്യത്തിന് യേശു ഉത്തരം നല്കി, ”നോര്‍ബര്‍ട്ട്, തിന്മയില്‍നിന്നകന്ന് നന്മ ചെയ്യുക. സമാധാനം അന്വേഷിച്ച് പുറപ്പെടുക.” ആ സ്വരം നോര്‍ബര്‍ട്ടിനെ മാറ്റത്തിലേക്ക് നയിക്കുകയായിരുന്നു. തിരികെയെത്തിയ അദ്ദേഹം ലഭിച്ചിരുന്ന ഉന്നതസ്ഥാനങ്ങള്‍ പരിത്യജിച്ചു. വസ്ത്രത്തിനുള്ളില്‍ രഹസ്യമായി പരുത്തിരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചു. ഒരു ആത്മീയഗുരുവിനെ ആവശ്യമാണെന്ന് തോന്നിയപ്പോള്‍ സീബര്‍ഗിലുള്ള ബനഡിക്‌ടൈന്‍ ആശ്രമത്തിലെ ആബട്ടായ കെനോണിനടുത്തെത്തി. അവിടെവച്ച് കണ്ണീരോടെ ഒരു കുമ്പസാരം. ശഷം വിശുദ്ധ ഗ്രന്ഥവായനയും ധ്യാനവുമായി അവിടെ താമസം. ആശ്രമത്തിലെ എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു അവിടത്തെ ജീവിതം. മൂന്ന് വര്‍ഷം അപ്രകാരം ജീവിച്ച് കഴിഞ്ഞകാല ജീവിതത്തിലെ തെറ്റുകള്‍ക്ക് പരിഹാരമനുഷ്ഠിച്ചു. ഗുരു പറഞ്ഞതുപ്രകാരം ലോകവുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചു. തന്നിലുണ്ടായിരുന്ന പാപശീലങ്ങളും പ്രലോഭനങ്ങളുമായി നിരന്തരം അദ്ദേഹം യുദ്ധം ചെയ്തു. തന്റെ നല്ല പ്രതിജ്ഞകളൊന്നും തെറ്റിക്കാതിരിക്കാന്‍ നോര്‍ബര്‍ട്ട് ശ്രമിച്ചിരുന്നു. കൊളോണ്‍ മെത്രാപ്പോലീത്തയില്‍നിന്ന് പിന്നീട് വൈദികപട്ടം സ്വീകരിച്ചു. അങ്ങനെയാണ് നോര്‍ബര്‍ട്ട് ഇന്നത്തെ പുണ്യാത്മാവായ ഫാ. നോര്‍ബര്‍ട്ടായിത്തീര്‍ന്നത്. ലൗകികജീവിതം നയിച്ചിരുന്ന നോര്‍ബര്‍ട്ട് വിശുദ്ധ നോര്‍ബര്‍ട്ടായിത്തീര്‍ന്നത് തനിക്കുണ്ടായ ദൈവാനുഭവത്തോട് സഹകരിച്ചപ്പോഴായിരുന്നു. നമ്മുടെ ജീവിതത്തിലെയും ദൈവാനുഭവങ്ങളെ ഫലദായകമാക്കാന്‍ ഹൃദയപൂര്‍വം അവയോട് സഹകരിക്കാം.
ലോക ഫുട്ബോൾ മാമാങ്കത്തിന് ഇനി പത്ത് നാൾ മാത്രം. കൊച്ചു കേരളത്തിലെ പുള്ളാവൂർ മുതൽ, ലോക ഫുട്ബോളിന്റെ ഈറ്റില്ലമായ ലാറ്റിൻ അമേരിക്കൻ നാടുകളിലെ കവലകളിൽ വരെ കളിയാവേശം കൊടുമ്പിരി കൊണ്ടിരിക്കുന്നു. നവംബർ 20ആം തിയ്യതി ഖത്തറിലെ അൽഖോർ നഗരത്തിലുള്ള, അറേബ്യൻ കൂടാരസാദൃശ്യമുള്ള അൽ ബയ്ത് സ്റ്റേഡിയത്തിൽ, ഇക്വഡോർ ആതിഥേയരായ ഖത്തറിനെ നേരിടുമ്പോൾ ലോകം ഒന്നിച്ചു പറയും, വിവ ഖൂറ! ഫുട്ബോൾ എന്ന കളിയുടെ മാസ്മരിക ശക്തി ഒന്നു കൂടി വിളിച്ചോതുന്നതാകും ഈ വേൾഡ് കപ്പ്. അധിനിവേശങ്ങളുടെയും, അസ്ഥിരതയുടെയും പ്രദേശമായി അറിയപ്പെട്ടിരുന്ന പശ്ചിമേഷ്യയിലേക്ക് ലോകം മുഴുവൻ ഒഴുകി എത്തണമെങ്കിൽ, അതിൽ വലിയൊരു പങ്ക് ഈ കളിയുടെ അദൃശ്യമായ മാജിക്കിന്‌ അവകാശപ്പെട്ടതാണ്. അദ്ഭുതകരമായ ഒരു വേൾഡ് കപ്പാണ് ഖത്തർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് വരെ അവിടുത്തെ സന്നാഹങ്ങളും സൗകര്യങ്ങളും കണ്ട കളിക്കാരും, കാണികളും പറഞ്ഞത് ഖത്തറിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ്. ഇന്നേക്ക് പത്തിന്റന്ന് ഖത്തറിൽ പന്തുരുളുമ്പോൾ, അത് ലോക മഹാത്ഭുതങ്ങളിൽ ഒന്നായി ചരിത്രം രേഖപ്പെടുത്തും എന്ന് ഉറപ്പാണ്. കളി കഴിഞ്ഞു ലോകം തിരികെ പോകുമ്പോൾ, അത് ഈ ദേശത്തെക്കുറിച്ചും, ഈ പ്രദേശത്തെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാടും കൊണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. മനുഷ്യരാശിക്ക് ഫുട്ബോൾ നൽകുന്ന പുതിയൊരു സന്ദേശം കൂടിയാകട്ടെ ഫിഫ 2022 വേൾഡ് കപ്പ് എന്നു നമുക്ക് ആശംസിക്കാം. Fifa World CupFIFA World Cup 2022QatarQatar 2022ഖത്തർ ലോകകപ്പ് Share WhatsAppFacebookTwitterTelegramEmail Shabeer Ahamed Shabeer Ahamed is an Engineer from Kochi. A keen follower of politics and sports, he writes regularly on social issues and sports. Being a tennis enthusiast he believes in loving all!
ദേശീയതയ്ക്കും ഇസ്‌ലാമിനും വ്യത്യസ്തവും അന്യോന്യവിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്. മനുഷ്യന് സ്വാഭാവികമായും ഒരു ആദര്‍ശസംഹിത പിന്തുടരാനും അതിനോട് കൂറുപുലര്‍ത്താനും മാത്രമേ സാധിക്കുകയുള്ളൂ. ഒരാള്‍ തനിക്ക് രണ്ട് ആദര്‍ശസംഹിതകളുണ്ടെന്ന് പറഞ്ഞാല്‍ അവയില്‍ ഒന്ന് സജീവവും പ്രവര്‍ത്തനനിരതവുമായിരിക്കും. മറ്റേത് നിര്‍ണിതവും നിഷ്‌ക്രിയവുമായിരിക്കും. ഒരു ജര്‍മന്‍ ദേശീയവാദിക്ക് യഥാര്‍ഥക്രിസ്തുമതാനുയായിയാകാന്‍ സാധ്യമല്ല. കാരണം അദ്ദേഹത്തില്‍ ദേശീയതയാണ് സജീവവും പ്രവര്‍ത്തനനിരതവും. അദ്ദേഹത്തിന്റെ മതം നിഷ്‌ക്രിയവും മൃതപ്രായവുമാണ്. ഒരു ഇറ്റാലിയന് ഒരേസമയം ഫാഷിസ്റ്റും യഥാര്‍ഥക്രിസ്തുമതവിശ്വാസിയുമായിരിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന് ഒരു പ്രത്യേക ആദര്‍ശസംഹിതയുണ്ട്. ദേശീയതയ്ക്ക് അതില്‍നിന്നെല്ലാം വ്യത്യസ്തമായി അതിന്റെ ആദര്‍ശവുമുണ്ട്. ഒരു മനുഷ്യന് ക്രിയാത്മകവും സജീവവുമായി രണ്ട് ആദര്‍ശസംഹിതകളെ ഒരേസമയം മുറുകെപ്പിടിക്കാന്‍ ആവില്ല. അവ പരസ്പരപൂരകങ്ങളും പരസ്പരസഹായകങ്ങളുമല്ലെങ്കില്‍. തന്റെ രാജ്യസ്‌നേഹമാണോ മതവിശ്വാസമാണോ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് ബോധമില്ലാത്ത വ്യക്തി തന്റെ ആദര്‍ശസംഹിത ഒളിച്ചുവെക്കുന്നത് അവസരോചിതമാണെന്ന് ധരിച്ചേക്കാം. അല്ലെങ്കില്‍ അദ്ദേഹം അതിനെക്കുറിച്ച് അറിവില്ലാത്തവനായിരിക്കാം. നേരെമറിച്ച് അദ്ദേഹത്തിന് രണ്ട് ആദര്‍ശപ്രത്യയശാസ്ത്രങ്ങളുണ്ടെന്ന് പറഞ്ഞുകൂടാ. കാരണം, അവയില്‍ ഒന്നുമാത്രമേ ക്രിയാത്മകവും അദ്ദേഹത്തിന്റെ ജീവിതവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതുമായുള്ളൂ. തനിക്ക് ഒരു പ്രത്യയശാ സ്ത്രവുമില്ലെന്നോ അല്ലെങ്കില്‍ ഒന്നിലധികമുണ്ടെന്നോ ധരിക്കുന്ന ഒരു വ്യക്തിയോട് അവ ഉപേക്ഷിക്കണമെന്ന് പറഞ്ഞാല്‍, പ്രത്യയശാസ്ത്രം തന്റെ സ്വത്വത്തിന്റെ ഭാഗമാണെന്നും അതുപേക്ഷിക്കാന്‍ പ്രയാസമാണെന്നും തന്റെ ജീവിതം അതിനുവേണ്ടി ത്യജിക്കാന്‍ തയ്യാറാണെന്നും അയാള്‍ക്ക് തോന്നുന്ന ഒരു ഘട്ടംവരും. അതാണ് അദ്ദേഹത്തിന് ക്രിയാത്മകവും സജീവവുമായ പ്രത്യയശാസ്ത്രമുണ്ടെന്നതിന്റെ തെളിവ്. അങ്ങനെയുള്ള ഒരു വ്യക്തി ഇസ്‌ലാമിന് വേണ്ടിയോ സ്വാതന്ത്ര്യം, ജനാധിപത്യം, കമ്യൂണിസം, ദേശീയത എന്നിവയിലേതെങ്കിലുമൊന്നിനുവേണ്ടിയോ തന്റെ ജീവിതം ത്യജിക്കാന്‍ തയ്യാറാണോ എന്നാണ് നോക്കേണ്ടത്. അയാള്‍ സര്‍വസ്വവും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത് ഏതിനുവേണ്ടിയാണോ അതാണ് അയാളുടെ യഥാര്‍ഥ ആദര്‍ശസംഹിത. അയാള്‍ അതിനെപ്പറ്റി ബോധവാനല്ലെങ്കിലും. പ്രത്യയശാസ്ത്രത്തോടുള്ള ഈ സ്‌നേഹമാണ് ഒരു വ്യക്തിയുടെ സ്വഭാവവും മാര്‍ഗങ്ങളും നയങ്ങളും നിര്‍ണയിക്കുന്നത്. മറ്റെല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ മനോഭാവം അതിന് വിധേയമായിരിക്കും. ചില ദേശീയവാദികള്‍ തങ്ങള്‍ക്ക് ഒരേസമയം ഇസ്‌ലാമിനെയും ദേശീയതയെയും പിന്തുടരാന്‍ സാധിക്കുമെന്ന് കരുതുന്നു. ഈജിപ്തിലെ ത്വഹ്താവിയും മുസ്ത്വഫാ കമാലും തുര്‍ക്കിയിലെ കമാല്‍ അത്താതുര്‍ക്കും ഇന്ത്യയിലെ അബുല്‍ കലാം ആസാദും ഹുസൈന്‍ അഹ്മദ് മദനിയും തങ്ങള്‍ക്ക് ഈ രണ്ടുപ്രത്യയശാസ്ത്രങ്ങളെയും ഒരേസമയം പിന്തുടരാന്‍ കഴിയുമെന്ന് വിചാരിച്ചവരില്‍ ചിലരാണ്. അവ അന്യോന്യം യോജിച്ചുപോകുകയാണെന്നവര്‍ വിശ്വസിച്ചിരുന്നു. പക്ഷേ, ഇവ രണ്ടും യോജിച്ചുപോകുന്നവയല്ല. ഏതെങ്കിലും ഒന്നിനോടുള്ള അടുപ്പത്തിന്റെ അര്‍ഥം മറ്റേതില്‍നിന്ന് അകന്നുപോകുന്നുവെന്നാണ്. നമുക്ക് ജീവിതത്തിന്റെ എല്ലാ വശങ്ങളെ സംബന്ധിച്ചും ഇസ്‌ലാമികവീക്ഷണമുണ്ടാകുമ്പോഴാണ് നാം തികച്ചും മുസ്‌ലിംകളാകുന്നത്. പക്ഷേ, സാമൂഹികമായും രാഷ്ട്രീയമായും നമുക്ക് മറ്റൊരു വീക്ഷണമുണ്ടാവുകയും ഇസ്‌ലാമിന്റെ ഒരു വശം ഉപേക്ഷിക്കുകയുംചെയ്താല്‍ നാം എങ്ങനെ മുസ്‌ലിംകളാവും. ‘നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റുചിലത് തള്ളിക്കളയുകയുമാണോ? എന്നാല്‍ നിങ്ങളില്‍നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ അതികഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയുംചെയ്യും'(അല്‍ബഖറ 85). ഇറക്കുമതി ചെയ്യപ്പെട്ട ഒരു വിദേശപ്രത്യയശാസ്ത്രം പിന്തുടരാനും സ്വയം മുസ്‌ലിമെന്ന് അവകാശപ്പെടാനും ആര്‍ക്കും സാധ്യമല്ല. ‘ദേശീയമുസ്‌ലിം’ എന്നത് ‘മതപരമായ കമ്യൂണിസ്റ്റ്’, ‘മുതലാളിത്ത മാര്‍ക്‌സിസ്റ്റ്’, ‘വിഗ്രഹാരാധകനായ ഏകദൈവവിശ്വാസി ‘ എന്നൊക്കെ പറയുന്നതുപോലെ അര്‍ഥശൂന്യമാണ്. ഇവ അന്യോന്യം വിരുദ്ധമാണ്. ഇസ്‌ലാമിക ആദര്‍ശം വികസിക്കുമ്പോള്‍ ദേശീയത ഇല്ലാതാകുന്നു. ദേശീയത വികാസം പ്രാപിക്കുമ്പോള്‍ ഇസ്‌ലാം ഉന്‍മൂലനംചെയ്യപ്പെടുന്നു. രണ്ട് ദിശകളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളില്‍ ഒരാള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്നതെങ്ങനെ ? അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുന്നത് അജ്ഞതയാലോ കപടവിശ്വാസം കാരണമായോ രണ്ടുപ്രത്യയശാസ്ത്രങ്ങളുടെയും സ്വഭാവം മനസ്സിലാക്കാന്‍ കഴിയാത്തതിനാലോ ആണ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ഇന്നലെ ഒരു പെണ്‍കുരങ്ങു ചെറിയ കുട്ടിക്കുരങ്ങിനെ വയറ്റത്തടുപ്പിച്ചു, ഭഗവാന്റെ സോഫാക്കടുത്തുള്ള ജനലില്‍ വന്നിരുന്നു. ഭഗവാന്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കിച്ച് കിച്ച് എന്നതു ശബ്ദിച്ചു. പരിചാരകനായ ഒരാള്‍ അതിനെ ഓടിക്കുവാന്‍ ശ്രമിച്ചു. ഭഗവാന്‍ തിരിഞ്ഞു നോക്കി “ നില്‍ക്കു , നില്‍ക്കു, തന്റെ കുഞ്ഞിനെ ഭഗവാനെ കാണിക്കുവാന്‍ വന്നിരിക്കുകയാണ്. ഇവരൊക്കെയും കൊണ്ടുവന്നു കാണിക്കാറില്ലെ ? അതിന്റെ കുഞ്ഞു അതുന്നു വലുത്. നോക്കുവിന്‍ ! എത്ര ചെറിയ കുട്ടി! എന്നു പറഞ്ഞു അതിനുനേരെ തിരിഞ്ഞു. “എന്താമ്മാ! എന്തെ! കുട്ടിയെ കൊണ്ടുവന്നിരിക്കുന്നുവൊ ? നല്ലത്. എന്നു താലോലിച്ചു പറഞ്ഞു. അതിനു വാഴപ്പഴം കൊടുപ്പിച്ചയച്ചു. ഓഗസ്റ്റ്‌ പതിനഞ്ചിന്നു സ്വതന്ത്രദിനമാകയാല്‍ ആശ്രമത്തില്‍ പതാകോത്സവം നടത്തുവാന്നുള്ള ശ്രമമാണ്‌. സുവര്‍ണ്ണ ഉത്സവസ്മാരകഹാളില്‍ ഭഗവാന്‍ ഇരിക്കുകയാണ്. പതിനൊന്നും പന്ത്രണ്ടും തിയ്യതികള്‍ ഭക്തരെല്ലാം അലങ്കാരശ്രമത്തിലാണ്. വാനരസേന വന്നു പഴത്തിന്നുവേണ്ടി ലഹളകൂട്ടുകയാണ്. കൃഷ്ണസ്വാമി അവരെ ഓടിച്ചു. ഭഗവാന്‍ അതുകണ്ട്, “ എന്താ അയ്യാ! പതിനഞ്ചാം തിയ്യതി അവര്‍ക്ക്‌ സ്വാതന്ത്ര്യ ദിവസമാണ്, അടിച്ചോടിക്കരുത്. അവര്‍ക്കും ദര്‍ബാര്‍വിരുന്നു കൊടുക്കണം. അറിയുമോ! “എന്നരുള്‍ ചെയ്തു. പതിനാലാം തിയ്യതി പതാക ഉയര്‍ത്തുവാനുള്ള ശ്രമത്തില്‍ എല്ലാവരും അങ്ങോട്ടിങ്ങോട്ട് ഓടുകയാണ്. മുന്നെപോലെ വാനരസേനഇടയില്‍ ലഹള കൂടുകയായി. ഒരാള്‍ അവരെ ഓടിച്ചു. ഭഗവാന്‍ – “ഓടിക്കരുത്, ഓടിക്കരുത്, അവര്‍ക്കു മാത്രം സ്വരാജ്യം വന്നിട്ടില്ലെ ? കടലയും, പൊരിയും കൊണ്ടുവന്നു വിരുന്നുകൊടുക്കുകയല്ലാതെ, ഓടിക്കരുതെന്നു ചിരിച്ചു കൊണ്ടരുള്‍ചെയ്തു. ഭക്തന്‍ – “സ്വാതന്ത്രദിനം നാളെയല്ലെ ? ഇന്നു എന്തുണ്ട് ? എന്നു പറഞ്ഞു. . “ നിങ്ങളൊക്കെ ഉത്സവാഘോഷം നടത്തുമ്പോള്‍ അവര്‍ക്കു മാത്രം ഒന്നും ചെയ്യേണ്ടയോ ? അവരുടെ സന്നാഹത്തില്‍ അവരും ഉണ്ട്, അതിനെന്താ ? ” എന്നു പറഞ്ഞു ഭഗവാന്‍ . ഇങ്ങിനെ എന്തൊക്കയോ നടന്നിരിക്കുന്നു. ഭഗവാന്‍ ഹാളില്‍ ഇരിക്കുമ്പോള്‍ ഭക്തന്മാരര്‍പ്പിച്ച പഴങ്ങള്‍ ഒരു കൊട്ടയില്‍ സോഫാതലഭാഗത്തില്‍ അലമാരിക്കടുത്തായി വെക്കുക പതിവുണ്ട്. പരിചാരകന്‍മാരാരെങ്കിലും അതിനു കാവലായി ഉണ്ടാകും. അവര്‍ ചില സമയം റേഡിയൊ കേട്ടുകൊണ്ട് കണ്ണടച്ചു ഉറങ്ങുകയോ ചെയ്യും. ആ സന്ദര്‍ഭം നോക്കി വാനരവീരര്‍ ആ കൊട്ടയിലെ പഴങ്ങള്‍ അപഹരിക്കും. കണ്ടവരാരെങ്കില്ലും അവയെ ഓടിക്കുമ്പോള്‍ ഭഗവാന്‍ ചിരിച്ചുകൊണ്ട് “ ഇവര്‍ ‍ഒരേ ധ്യാനമഗ്ന്നരായ് ഇരിക്കുമ്പോള്‍ അവര്‍ അവരുടെ പ്രവൃ‍ത്തി നോക്കുന്നു. ആരെങ്കിലും ഒരാള്‍ നോക്കേണ്ടയോ ? ഇവര്‍ കൊട്ടയില്‍വെക്കുന്നു, അവര്‍ കക്ഷിയില്‍വെക്കുന്നു. അത്രയെ ഉള്ളു. ഇവര്‍ ഗാനാമൃതപാനംകൊണ്ട് മനം മറന്നിരിക്കുമ്പോള്‍ അവര്‍ ഫലരസാസ്വാദനം ചെയ്യുന്നു. അത്` നല്ലതല്ലെയോ ? എന്ന്‍ അരുള്‍ചെയ്തു ഭഗവാന്‍ . ഒരുനാള്‍ കാവലാള്‍ ഇല്ലാത്തപ്പോള്‍ ഇങ്ങനെ നടന്നു. കാവലാള്‍ വന്നപ്പോള്‍ ഭഗവാന്‍ പറഞ്ഞു. എന്താണയ്യ ! നിങ്ങളാരും ഇല്ല. അതുകൊണ്ട് നിങ്ങളുടെ പ്രവൃ‍ത്തി അവര്‍ നോക്കികൊള്ളുന്നു. നിങ്ങള്‍ക്ക്‌ സഹായം ചെയ്യുകയല്ലെ ? നിങ്ങള്‍ ഇനി അല്‍പ്പം വിശ്രമിച്ചു കൊള്ളുക! മലയിലുള്ളപ്പോള്‍ ‍, അവരാണ് എന്റെ അടുക്കല്‍ അധികസമയവും ഉണ്ടാകുക. നിങ്ങള്‍ ഇപ്പോള്‍ അവരെ ഓടിക്കുന്നു. അന്നു അവരുടെ രാജ്യഭരണമായിരുന്നില്ലേ ? എന്നു ഭഗവാന്‍ അരുള്‍ ചെയ്യാറുണ്ട്. പുതിയ ഭക്തന്മാര്‍ ആരെങ്കിലും പഴവും കൊണ്ടുവരുമ്പോള്‍ ‍, വാനരവീരന്മാര്‍ വഴിയില്‍നിന്നുതന്നെ തട്ടിപറിക്കും. പ്രസാദമായി കിട്ടിയ പഴങ്ങള്‍ ‍, ഭക്തന്മാര്‍ അടുത്തു ഒളിച്ചുവെച്ചിരുന്നാല്‍ ഉപായത്തില്‍ അതും തട്ടിയെടുക്കും. അതു കണ്ടാല്‍ ഭഗവാന്‍ മന്ദഹസിച്ചു കൊണ്ട് “ അവരുടെ ഓഹരിയാണു അവര്‍ എടുക്കുന്നത്. നിങ്ങള്‍ക്കെന്തിനാണ് കോപം. അവരുടേത് ‘ ലക്ഷ്യദൃഷ്ടി ’ യാണ്. എങ്ങിനെയോ കണ്ടുപിടിക്കും. കണ്ണ് ചിമിട്ടിയാല്‍ മതി, എല്ലാവരും വന്നു അവരുടെ ഓഹരി അവരെടുത്തുകൊള്ളും. നമ്മളുടെ ദൃഷ്ടി സകലത്തിലും ചെല്ലുന്നു. അവര്‍ക്കു ഇതില്‍ തന്നെയാണു ദൃഷ്ടി. “വേദാന്തഭാഷയില്‍ ലക്ഷ്യദൃഷ്ടിക്ക്, വാനരദൃഷ്ടിയെ ഉപമാനമായി പറയറുള്ളത് അതിനാണ്. ഗുരുവിന്റെ ദൃഷ്ടിഭാവത്തില്‍ ശിഷ്യന്‍ വിഷയം ഗ്രഹിക്കേണ്ടതാണ്. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഫലം ലഭിക്കുമോ ? എന്നു ഭഗവാന്‍ പറഞ്ഞു.
ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ബോബി ജോസ് കട്ടികാടിന്റെ ആദ്ധ്യാത്മികചിന്തകളാണ് ‘രമണീയം ഈ ജീവിതം’. വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയരുരുവിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറുപ്പുകളാണിവ. സെബാസ്റ്റ്യന്‍ പുസ്തകത്തിനെഴുതിയ കുറിപ്പ്… രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത ‘മരങ്ങള്‍ക്ക് വേരുകള്‍ വേണമെന്നപോലെ മനുഷ്യനും വേരുകള്‍ വേണം. വേരുകള്‍ക്ക് മണ്ണിലേക്ക് ഇറങ്ങാനേ കഴിയൂ. മരത്തിനു വളര്‍ന്നു പോകാന്‍, ഇലപ്പടര്‍പ്പുകളുണ്ടാകാന്‍, ആയിരക്കണക്കിനു പൂക്കള്‍ ഉണ്ടാകാന്‍ തുറന്ന ആകാശം വേണം. അപ്പോള്‍ മാത്രമേ മരം പൂര്‍ണ്ണത നേടുന്നുള്ളൂ. അപ്പോള്‍ മാത്രമേ മരത്തിന് പ്രാധാന്യവും അര്‍ത്ഥവും ഉണ്ടാകൂ. ജീവിതം പ്രസക്തമാകൂ.’- ഓഷോ അല്പം വെളിച്ചം ഉള്ളിലുള്ളവര്‍ക്ക് മറുലോകത്തുള്ള, ആന്തരികലോകത്തുള്ള, തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ചില കുറിപ്പുകളുടെ സമാഹാരമാണിത്. ‘രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത’ എന്ന് സങ്കീര്‍ത്തകനെപ്പോലെ ഞാന്‍ ഈ സംരംഭത്തെ വിളിക്കട്ടെ. ഫാദര്‍ ബോബി ജോസ് കട്ടികാട് എന്ന അതിസാധാരണനായ മനുഷ്യന്റെ, ഗുരുവിന്റെ വാക്കുകള്‍ തെരഞ്ഞെടുക്കുവാന്‍ യോഗ്യമാക്കി എന്നെ ഉയര്‍ത്തി, രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലാക്കിയവനുള്ള കൃതജ്ഞത. ‘സത്യസന്ധര്‍ക്കായി അന്യൂനമായ ജ്ഞാനം ദൈവം കരുതിവയ്ക്കുന്നു’ എന്ന് സോളമന്‍ സുഭാഷിതങ്ങളില്‍ പറയുന്നു. ‘ഈശ്വരന്‍ കരുതിവെച്ച ജ്ഞാനത്തിന്റെ ഉപ്പുകലര്‍ത്തിയ വാക്കുകളേ’ – എന്ന് ഈ പുസ്തകത്തെ നമസ്‌കരിക്കാം. പിന്നെ എത്രയോ വര്‍ഷങ്ങളായി പിന്തുടരുന്ന ആ കാല്പാദങ്ങളെ കൂടുതല്‍ സൂക്ഷ്മതയോടെ, വിസ്മയത്തോടെ പിന്തുടരാം. എന്നിട്ട് ഈ ഗുരുവിന്റെ ഗുരുവായ വലിയ ഗുരുവിനെ നമസ്‌കരിക്കാം. പിന്നെ നമ്മളെ പൊതിയുന്ന ദൈവത്തിന്റെ ചിറകുകള്‍ ഈ ഇതളുകള്‍ എന്നു തിരിച്ചറിയുകയും ചെയ്യാം.
സ്വർണനിറത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്ന കേരളീയർക്ക് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണ്. മലയാള സാഹിത്യത്തിനുപോലും പ്രിയപുഷ്പമാണ് കണിക്കൊന്ന. “ഏതു ദൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ” എന്ന് വിഷുക്കണി എന്ന കവിതയിൽ പ്രിയകവി വയിലോപ്പിള്ളി പാടുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന. ഓഫീർപ്പൊന്ന് ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. പയർ വർഗങ്ങളുടെ കുടുംബത്തിൽപ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല എന്നാണ്.അലങ്കാരച്ചെടിയായും തണൽ‌വൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. കേരളത്തിന്റെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. 12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന.വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നപ്പൂക്കൾ മനം കവരുന്ന കാഴ്ചയാണ്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്‌. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ്‌ പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്നയിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവിന്റെ സാന്നിധ്യമുള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്.
എല്ലാ കൂട്ടുകാർക്കും നമസ്കാരം , എന്റെ പേര് ജിത്തു എന്റെയും എന്റെ ഭാര്യ അമിനേടേം കഥയാണ് എനിക്ക് പറയാനുള്ളത് , ഞങ്ങളുടെ പ്രേമ വിവാഹം ആയിരുന്നു എന്റെജോലി ബാംഗ്ലൂരിൽ ആയിരുന്നു . ഞങ്ങൾ അങ്ങനെ ബാബിഗ്ലുരിൽ സെറ്റിൽ ആയി ഞങ്ങൾക്ക് ഒരു 3 വയസ്സുള്ള ഒരു കുട്ടി ഉണ്ട് . കഴിഞ്ഞ 1 വർഷമായി എനിക്ക് ഉദ്ധാരണ പ്രശനം തുടങ്ങിയിട്ട് എനിക്ക് അവളുടെ പൂറിൽ കയറ്റാൻ പറ്റാത്ത അവസ്ഥയിലാണ് അവൾക്ക് ആണേൽ മുടിഞ്ഞ കഴപ്പും എനിക്ക് മറ്റു ചില ആരോഗ്യ പ്രശ്നമുള്ളത് കൊണ്ട് ഗുളിക കഴിക്കാൻ പറ്റില്ലാരുന്നു ബെഡ്‌റൂമിൽ വന്നാൽ അവൾ എന്നെ കൊണ്ട് വായിൽ എടുപ്പിച്ചും വൈബ്രേറ്റർ വെച്ചും വെള്ളം കലയും അങ്ങനെ ഒരു ദിവസം അവൾ പറഞ്ഞു അവൾക് ഡിവോഴ്സ് വേണമെന്ന് ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ കൂട്ടാക്കിയില്ല അവൾ ഒരു വക്കിലിനോട് ഇതേപ്പറ്റി സംസാരിച്ചു ഞാൻ അവളുടെ കാലു പിടിച്ച കരഞ്ഞു ഞാൻ പറഞ്ഞു നീ ആരെ വേണേലും കൂടെ കിടത്തിക്കോ എനിക്ക് പശ്നമില്ലെന്നുപറഞ്ഞു അപ്പോൾ അവൾ പറഞ്ഞു ഞാൻ ഒന്നാലോചിക്കട്ടേന് പിറ്റേ ദിവസം അവൾ പറഞ്ഞു എന്റെമനസ്സിൽ ഒരാളുണ്ട് ആളെ എനിക്ക് സെറ്റ് ആക്കി തെരണമെന്നു ഞാൻ സെരിക്കും ഞെട്ടി കാരണം ആ സമയത് ഞാൻ പറഞ്ഞു പോയതാണ് ഞാൻ ചോദിച്ചു ആളാരാണെന്നു അവൾ പറഞ്ഞു നമ്മുടെ ഓപ്പോസിറ് ഫ്ളാറ്റിലെ അബ്‌ദുൾ ഇക്ക ആയാലോ ? അതെ എനിക്ക് അയാളെ വേണം ആൾക്ക് എന്നെ നല്ല നോട്ടമുണ്ട് ഇന്നുരാത്രി അയാളെ ഫ്ലാറ്റിൽ വിളിക്കാൻ പറഞ്ഞു ഞാൻ ആലോചിച്ചു അയാൾക്ക് 40 വയസ്സ് പ്രായമുണ്ട് നല്ല കട്ടത്താടിയും താടിയും ഉണ്ട് പലപ്പോഴും അയാൾ വീട്ടിൽ വരുമ്പോൾ അവളോട് പഞ്ചാര അടി ഉണ്ട് , ആയാലും മലയാളി ആണ് പുള്ളി ഫാമിലി ആയി ഇവിടെ സെറ്റ് ആണ് .ഞാൻ ഒരു ബോട്ടിൽ ബ്രാണ്ടി വാങ്ങി അയാളെ വീട്ടിലേക്ക് വിളിച്ചു ഞാൻ കരുതി Pages: 1 2 3 4 5 Jithukambikambi kathakalkambikadhakambikadhakalkambikathakambikathakalkambikuttanmalayalam kambikathakal
ഭരത്പൂര്‍ :തന്റെ പ്രണയിനിയായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാനായി അധ്യാപിക ലിംഗമാറ്റം നടത്തി. ഭരത്പൂരില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ആയ മീരയാണ് തന്റെ വിദ്യാര്‍ഥിനിയായ കല്‍പ്പന ഫൗസ്ദാറുമായി പ്രണയത്തിലായത് .ലിംഗമാറ്റ ശസ്ത്രക്രിയ വിജയമായതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.രണ്ട് ദിവസം മുന്‍പാണ് ഈ വിവാഹം നടന്നത് . 10 മിനിറ്റില്‍ മത്തി മുളകിട്ടത് അധ്യാപികയായ മീര ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കല്‍പ്പന ഇവിടെ കബഡി താരമായിരുന്നു. കല്‍പ്പന ദേശീയതലത്തില്‍ മൂന്നുതവണ കളിച്ചിട്ടുണ്ട് .കളിക്കളത്തില്‍ വച്ചുള്ള സംസാരങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനു ശേഷം മീര മുന്‍കൈയെടുത്ത് ലിംഗമാറ്റം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായി. സര്‍ജറിക്കുശേഷം മീര ആരവ് എന്ന പേര് സ്വീകരിച്ചു .ഇതിനുശേഷമാണ് കല്‍പ്പനയും ആരവും വിവാഹിതരായത് .വിവാഹത്തിന് ഇരുവരുടെയും വീട്ടുകാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത് .ആരവിന് 4 മൂത്ത സഹോദരിമാരാണ് ഉള്ളത് .നാലുപേരും വിവാഹിതരാണ്. ജനിച്ചത് പെണ്ണായിട്ടാണെങ്കിലും എപ്പോഴും വിചാരിച്ചത് ആണ്‍കുട്ടി ആണെന്നായിരുന്നെന്നും ആരവ് പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ വിധേയനാകണം എന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു.2019 ഡിസംബറിലാണ് താന്‍ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയിരുന്നു ആരവ് വ്യക്തമാക്കുന്നുണ്ട്. അതെസമയം ആരവുമായി ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും താന്‍ ആരവിനെ തന്നെയായിരിക്കും വിവാഹം കഴിക്കുക എന്ന് കല്‍പ്പന പറഞ്ഞു. ഏതായാലും അധ്യാപികയുടെയും വിദ്യാര്‍ഥിനിയുടെയും വേറിട്ട പ്രണയകഥ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ. കുവറോണ്‍ തന്‍റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ ഡ്രാമയാണ് റോമ. മെക്സിക്കോയിലെ ഒരു ചെറിയ പ്രദേശമായ റോമയില്‍ 1970 കാലഘട്ടത്തിലെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു സമ്പന്ന കുടുംബത്തിൽ വീട്ടുജോലികൾ ചെയ്തു ജീവിക്കുന്ന ക്ലിയോ എന്ന യുവതിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ആ കുടുംബത്തിലെ കുട്ടികൾ അടക്കം എല്ലാവർക്കും പ്രിയ്യപ്പെട്ടവളാണ് ക്ലിയോ. ക്ലിയോയുടെ ജീവിതവും, അവൾ ജോലി ചെയ്യുന്ന കുടുംബത്തിലെ പ്രശ്നങ്ങളും കുടുബനാഥയായ സോഫിയയുടെ കഥാതന്തുവും കൂട്ടിച്ചേര്‍ത്ത് പറഞ്ഞു പോകുന്നു റോമ.70’s ലെ മെക്സിക്കന്‍ സാമൂഹ്യവ്യവസ്ഥിതി, രാഷ്ട്രീയം, സംസ്കാരം എന്നിങ്ങനെ പലതും സിനിമയിൽ വിഷയമാകുന്നുണ്ട്. ക്ലിയോ എന്ന കേന്ദ്രകഥാപാത്രത്തെ യാലിറ്റ്സ അപാരിറ്റ്സിയോ മാര്‍ട്ടിനെസ് എന്ന പുതുമുഖ നടിയും, സോഫിയയെ മരീന ഡി ടാവിരയും അവതരിപ്പിച്ചിരിക്കുന്നു. സംവിധാനം, എഡിറ്റിംഗ് എന്നിവക്കു പുറമേ മികച്ച ഒരു ഛായാഗ്രാഹകന്‍ കൂടിയാണ് താനെന്ന് കുവറോണ്‍ തെളിയിച്ചിരിക്കുന്നു. മികച്ച ചിത്രത്തിനടക്കം അനവധി അക്കാഡമി നോമിനേഷനുകളും സിനിമ നേടി. വളർന്ന കാലഘട്ടവും, ചുറ്റു പാടുകളും , രാഷ്ട്രീയ സാഹചര്യങ്ങളും, ക്ലിയോയെയും, സോഫിയയെയും പോലുള്ള സ്ത്രീ കഥാപാത്രങ്ങളെയും, അവരുടെ ജീവിതവും എല്ലാം കോർത്തിണക്കി തന്‍റെ കുട്ടിക്കാലം തന്നെയാണ് കുവറോണ്‍ പ്രേക്ഷകന് മുൻപിൽ തുറന്നു കാണിക്കുന്നത്. പകരം വെക്കാനാകാത്ത ദൃശ്യാനുഭവമാണ് റോമ. ഒരേസമയം മനോഹരവും വേദനാജനകവുമായ ഒരുത്തമകലാസൃഷ്ടി! അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Iffk2018, Spanish Tagged: Krishnaprasad MV Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
Breaking News: ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി: കെടി ജലീൽ ◆ പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണം; ആവശ്യവുമായി ഇറാൻ ◆ വിഴിഞ്ഞം പദ്ധതി അദാനി ഉപേക്ഷിച്ചാൽ സർക്കാരിന്റെ നഷ്ട്ടം വെറും 300 കോടി രൂപ; അദാനിക്ക് 3000 കോടിയിലധികവും ◆ സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് ഹൈക്കോടതി ◆ സത്യമല്ലാത്തത് കണ്ടെത്തിയാൽ സിനിമ ഉപേക്ഷിക്കും; ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവിനെ വെല്ലുവിളിച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ ◆ വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇങ്ങനെ നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ ◆ കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹം: കെസുരേന്ദ്രന്‍ ◆ മാസ്ക് ധരിക്കാത്ത ആരാധകർ; ചൈന ഫിഫ ലോകകപ്പ് സെൻസർ ചെയ്യുന്നു ◆ ഇസ്രായേലിൽ നിന്നുള്ള ചലച്ചിത്രകാരന് കശ്മീരിനെ കുറിച്ച് അറിവില്ല: കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന ◆ ശബരിനാഥനെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്; ഷാഫി പറമ്പിലിന് പരാതി നൽകി ◆ Topic: Doller റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇപ്പോഴും ഇന്ത്യൻ കമ്പനികൾ ഡോളർ ഉപയോഗിക്കുന്നു യുഎസ് ഡോളറിലുള്ള പേയ്‌മെന്റുകൾ യുഎസിന് തടയാമെങ്കിലും ദിർഹമിലുള്ള പേയ്‌മെന്റുകൾ വ്യവസായം സുരക്ഷിതമായി കണക്കാക്കുന്നില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി ചിദംബരം വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും റഷ്യ- ഉക്രൈൻ സംഘർഷം കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളികളഞ്ഞു
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഫുട്‌ബോള്‍ മാമാങ്കമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ടൂര്‍ണമെന്റുകളിലെ മികച്ച ക്ലബ്ബ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്നാണ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളും ലാ ലിഗ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍. അവസാന നിമിഷംവരെ വിജയിയെ പ്രവചിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മത്സരങ്ങളാണ് എന്നും ഫുട്‌ബോളിന്റെ ഭംഗി കൂട്ടുന്നത്. ഈ വര്‍ഷത്തെ യു.സി.എല്‍ പോരാട്ടങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. യുറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍. Also Read Also Read ആര്‍.സി.ബിക്കാരേ… ആ കാണുന്ന കണ്ടം വഴി ഓടിക്കോ ചാമ്പ്യന്‍സ് ലീഗ് വിന്നറെ കണ്ടെത്താന്‍ പെനാല്‍ട്ടി ഷൂട്ടൗട്ടുവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് മുള്ളര്‍ കരുതുന്നത്. രണ്ട് ടീമുകളും 90 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വ്ീതം നേടുമെന്നും മുള്ളര്‍ പ്രവചിച്ചു. റയല്‍ മാഡ്രിഡ് മികച്ച ടീമാണെങ്കിലും ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ വിജയിക്കുമെന്നാണ് മുള്ളര്‍ നിരീക്ഷിക്കുന്നത്. ടീമെന്ന നിലയില്‍ ലിവര്‍പൂള്‍ ആണ് മികച്ചതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അടുത്തിടെ ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിന്റെ പോരാട്ടം കണ്ടതുകൊണ്ട് അവരെ ഞാന്‍ എഴുതിത്തള്ളില്ല. മത്സരം 2-2 സമനിലയില്‍ കലാശിക്കുകയും ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ വിജയിക്കുമെന്നും ഞാന്‍ പ്രവചിക്കുന്നു.’ മുള്ളര്‍ പറഞ്ഞു. Also Read Also Read വില്ലനും ഞാന്‍ തന്നെ ഹീറോയും ഞാന്‍ തന്നെ! ജര്‍മ്മന്‍ ഔട്ട്‌ലെറ്റ് Tz എന്ന ഓണലൈന്‍ ചാനലിലാണ് ബയേണ്‍ താരത്തിന്റെ പ്രവചനം. മുള്ളറിന്റെ ടീമായ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് ക്ലബ്ബായ വീയ്യറയലിനോട് തോറ്റ് പുറത്തായിരുന്നു. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ പ്രവേശിച്ചത്. മുന്‍ യു.സി.എല്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കിയ വീയ്യറയലിനെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ വരവ്. തുല്യശക്തിക്കളായ റയലും ലിവര്‍പൂളും ഏറ്റുമുട്ടുമ്പോള്‍ കടുത്ത മത്സരം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരങ്ങളായ റയലിന്റെ കരീം ബെന്‍സിമയും ലിവര്‍പൂളിന്റെ മുഹമ്മദ് സലയുമാണ് ഇരു ടീമിന്റെയും പ്രധാന ആയുധങ്ങള്‍. വിനീഷിയസ് ജൂനിയര്‍, ലൂക്കാ മോഡ്രിച്, റോഡ്രിഗൊ എന്നിവരാണ് റയലിന്റെ മറ്റ് പ്രധാന താരങ്ങള്‍. ഇവരുടയൊപ്പം സൂപ്പര്‍ ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസും കൂടെ ചേരുമ്പോള്‍ റയല്‍ ശക്തരാകുന്നു. സലയുടെ കൂടെ സാദിയോ മാനെ, അലാക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ലൂയിസ് ഡിയാസ് എന്നിവരടങ്ങുന്നതോടെ ലിവര്‍പൂളും ശക്തരാകുന്നു. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ എന്നും ലിവര്‍പൂളിന്റെ പ്രധാന മുതല്‍കൂട്ടാണ്. Also Read Also Read ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍ ഇവന്‍ തന്നെ 2018ല്‍ ഇരുവരും യു.സി.എല്‍ ഫൈനലില്‍ ഏറ്റിമുട്ടിയപ്പോള്‍ 3-1 എന്ന നിലയില്‍ റയല്‍ മാഡ്രിഡ് വിജയം കൈവരിച്ചിരുന്നു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ.വി തോമസിനെ പുറത്താക്കും. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ച ഉടന്‍ നടപടിയെടുക്കാനാണ് തീരുമാനം. കെ.വി തോമസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുത്തു, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി, പാര്‍ട്ടിയും മുന്നണിയും സമരം നടത്തിക്കൊണ്ടിരിക്കെ സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചു എന്നീ കുറ്റങ്ങളാണ് കെ.വി തോമസിനെതിരെ കെ.പി.സി.സി കണ്ടെത്തിയിരിക്കുന്നത്. ഇത് കേന്ദ്ര നേതൃത്വം അറിയിച്ചു. കെ.വി തോമസിനെ പുറത്താക്കിയാല്‍ സി.പി.എമ്മിന് എന്ത് നേട്ടം? പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ച കെ.വി തോമസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ അച്ചടക്കമില്ലെന്ന പ്രചരണം അണികള്‍ക്കിടയിലും പുറത്തും ഉണ്ടാകും. ഇത് പാര്‍ട്ടിയില്‍ അരാചകത്വമുണ്ടാക്കും. കണ്ണൂരിലെ രക്തസാക്ഷികളെ പോലും ഓര്‍ക്കാതെ സി.പി.എം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് കോണ്‍ഗ്രസിനോട് വൈകാരികമായ അടുപ്പമില്ലെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയമാണ് കെ.വി തോമസിന് അനുവദിച്ചിട്ടുള്ളത്. എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണ് കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ.വി. തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ ചെയ്യും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. കെ.വി തോമസിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി തീരുമാനമെടുത്തുവെന്നാണ് നേതാക്കള്‍ പറയുന്നത്. നേരത്തെ കെ.വി തോമസിനെ അനുകൂലിച്ച നേതാക്കള്‍ പോലും ഇപ്പോള്‍ നടപടി വേണമെന്ന നിലപാടിലാണെന്നും നേതൃത്വം വിശദീകരിക്കുന്നു.
ഓസ്‌കര്‍ വേദിയിൽ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്‌മിത്ത്. ഭാര്യ ജേഡ പിങ്കെറ്റ് സ്‌മിത്തിനെ പരിഹസിച്ച്‌ ക്രിസ് റോക്ക് നടത്തിയ പരിഹാസമാണ് വില്‍ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. അടിച്ചതിനു ശേഷം ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുത്’ എന്ന് ശക്തമായി താക്കീത് നൽകുകയും ചെയ്‌തു. തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക്, തലയിലെ രോമം കൊഴിയുന്ന അസുഖമാണ് ജാഡ സ്മിത്തിനെന്ന് പരിഹസിക്കുകയായിരുന്നു. Here's the moment Chris Rock made a "G.I. Jane 2" joke about Jada Pinkett Smith, prompting Will Smith to punch him and yell, "Leave my wife’s name out of your f–king mouth." #Oscars pic.twitter.com/kHTZXI6kuL — Variety (@Variety) March 28, 2022 LUPITA IN THE BEHIND WILL SMITH IS KILLING ME #AcademyAwards pic.twitter.com/BtITt6SC4R — matt murdocks gf ♡ (@omgmattmurdock) March 28, 2022 നടിയായ ജേഡ സ്മിത്തിന്, അലോപേഷ്യ എന്ന രോഗാവസ്ഥയാണ്. 2018 ല്‍ ജേഡ തന്റെ രോഗാവസ്ഥയെ പറ്റി തുറന്നു പറച്ചിൽ നടത്തിയിരുന്നു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ചൈനയിൽ ഇപ്പോൾ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്വാറന്റൈനാണ് (quarantine). നാല് കോടിയിലധികം ജനങ്ങളുള്ള പതിനാലോളം പട്ടണങ്ങളാണ്, ചൈനീസ് സർക്കാർ പൂർണമായും അടച്ചിട്ടിരിക്കുന്നത്. ഇവിടെനിന്നും പുറത്തേക്കും അകത്തേക്കുമുള്ള ഗതാഗതം, പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. സ്കൂളുകളും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നു. നോവൽ കൊറോണ വൈറസ് കൂടുതൽ ഇടങ്ങളിലേക്ക് പടർന്നു പിടിക്കാതിരിക്കാനാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് സർക്കാർ പോയത്. എന്നാൽ ഇത് രോഗം പടരാതെ നിയന്ത്രിക്കുന്നതിനെ തന്നെ പ്രതികൂലമായി ബാധിക്കുമോ എന്നും വിദഗ്ദ്ധർക്കിടയിൽ പരക്കെ ആശങ്കയുണ്ട്. ‘കപ്പൽവിലക്ക്’ എന്നറിയപ്പെട്ടിരുന്ന ക്വാറന്റൈന്റെ ചരിത്രം തുടങ്ങുന്നത് പതിനാലാം നൂറ്റാണ്ടിലാണ്. സിസിലിയൻ തുറമുഖത്ത് പന്ത്രണ്ട് കപ്പലുകൾ വന്നണഞ്ഞത് ഒരു മഹാമാരിയും വഹിച്ചു കൊണ്ടാണ്. കപ്പൽത്തുറയിൽ എത്തിച്ചേർന്നവർ കണ്ടത്, കപ്പലുകളിലെ ഭൂരിഭാഗം നാവികരും മരിച്ചു കിടക്കുന്നതാണ്. കറുത്ത് വീർത്ത കഴലകളിലെ പരുക്കളിൽ നിന്നും, രക്തവും പഴുപ്പുമൊഴുകുന്ന, മൃതപ്രായരായ മറ്റ് നാവികരെ കണ്ട സിസിലിയക്കാർ അപകടം മണത്തു. കപ്പൽപ്പടയെ തിരിച്ചു കടലിലേക്ക് തന്നെ തിരിച്ചു വിട്ടെങ്കിലും, ഏറെ വൈകിപ്പോയിരുന്നു. തുടർന്നുള്ള അഞ്ചു വർഷങ്ങൾ, യൂറോപ്പിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായി കുറിക്കപ്പെട്ടു. ‘കറുത്ത മരണ’ങ്ങൾ കൊയ്ത പ്ലേഗ് എന്ന മഹാമാരി യൂറോപ്പിന്റെ ജനസംഖ്യയെ മൂന്നിലൊന്നാക്കി കുറച്ചു. ആദ്യമായി ‘കപ്പൽവിലക്ക്’ തുടങ്ങിയത് ഇതിന് ശേഷമാണ്. തുറമുഖനഗരമായ വെനീസ് , അവിടെയെത്തിരുന്ന കപ്പലുകളെ 40 ദിവസത്തോളം കരയ്ക്കടുപ്പിക്കാൻ അനുവദിക്കാതെ, കടലിൽ തന്നെ നങ്കൂരമിട്ടു നിർത്താൻ തുടങ്ങി. നാൽപത് എന്ന് അർത്ഥം വരുന്ന ‘quaranta’ എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ക്വാറന്റൈൻ എന്ന പദം വന്നത്. എന്തുകൊണ്ട് അന്ന് നാൽപത് എന്ന കാലയളവ് എടുത്തു, എന്നതിന് കൃത്യമായ കാരണം നമ്മുക്കറിയില്ല. പ്ളേഗിന്റെ ഇൻകുബേഷൻ കാലയളവിനെക്കാൾ ഏറെ കൂടുതലാണീ സമയം. ഈ സമയം കൊണ്ട്, കപ്പലിപ്പുള്ള എലികളും, പ്ളേഗ് പരത്തുന്ന ചെള്ളുകളും കൂടി ഇല്ലാതാവും എന്നത് രോഗപടർച്ചയെ തടയാൻ അക്കാലത്ത് സഹായിച്ചിരുന്നു എന്നത് ശരിയാണ്. പിന്നീട് യെല്ലോ ഫീവർ തടയുന്നതിന് വേണ്ടി പല തുറമുഖ രാജ്യങ്ങളും കപ്പൽവിലക്കുകൾ ഉപയോഗിച്ചു വന്നിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നിന്നും തുടങ്ങി, മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വീശിയടിച്ച കോളറയെന്ന മഹാവിപത്തിനെ തടുക്കാനാണ്, വീണ്ടും ക്വാറന്റൈൻ പ്രയോഗിക്കാൻ തുടങ്ങിയത്. സാനിറ്ററി കോർഡോൺ (sanitary cordon) എന്നറിയപ്പെട്ടിരുന്ന, രോഗപകർച്ച തടയാനായി, കൃത്യമായി അതിർത്തികൾ രേഖപ്പെടുത്തി രോഗബാധിതപ്രദേശങ്ങളെ ഒറ്റപ്പെടുത്തുന്നതും ഈ കാലഘട്ടത്തിൽ പ്രചാരത്തിൽ വന്നു. പിന്നീട് ഈ രോഗങ്ങൾക്കൊക്കെ തന്നെ ആന്റിബയോട്ടിക് ചികിത്സകൾ കണ്ടെത്തുകയും, പൊതുശുചിത്വം വർദ്ധിക്കുകയും ചെയ്തതോടെ ക്വാറന്റൈൻ പോലുള്ള നടപടികളുടെ പ്രസക്തി കുറഞ്ഞു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം- മനുഷ്യൻ രോഗങ്ങൾക്കെതിരെയുള്ള യുദ്ധം ജയിച്ചു എന്നു ഊറ്റം കൊണ്ടിരുന്ന സമയം. മനുഷ്യരെയും കപ്പലുകളെയും തടഞ്ഞു വെച്ച് ഒറ്റപ്പെടുത്തിയിരുന്നതൊക്കെ, പ്രാചീനകാലത്തെ ഫാലസികളായും, പഴഞ്ചൻ പ്രതിരോധ രീതിയായും കരുതപ്പെട്ടിരുന്ന കാലം. അപ്രതീക്ഷിതമായി പിന്നീട് ആ നൂറ്റാണ്ടിനെ ഇളക്കി മറിച്ചത്, ഇൻഫ്ലുവൻസ വൈറസിന്റെ മൂന്നു വമ്പൻ തിരകളാണ്. 1918-19ൽ വന്ന ആദ്യ തിര, ഒന്നാം ലോകമഹായുദ്ധം വെട്ടിക്കീറിയ പ്രദേശങ്ങളിൽ പരക്കെ നാശം വിതച്ചു. പാശ്ചാത്യരാജ്യങ്ങൾ നിവർത്തിയില്ലാതെ, സ്‌കൂളുകളും, പള്ളികളും, നാടകശാലകളും അടച്ചിട്ടു. കുമ്പസാരങ്ങളും, സംസ്കാരച്ചടങ്ങുകളും വരെ നിരോധിച്ചു. ലക്ഷണങ്ങൾ കണ്ടെത്തിയ പട്ടാളക്യാമ്പുകൾ ക്വാറന്റൈൻ ചെയ്തു. എന്നിട്ടും, പെട്ടെന്നു പകരുന്ന ഫ്‌ളൂ, ഗമിക്കുന്ന മിലിറ്ററി ട്രൂപ്പുകളുടെ വഴികളിലൂടെയും , പൊതുജനങ്ങളിലൂടെയും മറ്റുമായി പടർന്നു നീങ്ങി. നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്ലൂവാക്സിനുകൾ വികസിപ്പിച്ചതോടെ, പിന്നീട് വന്ന തിരകൾക്ക് കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വന്നില്ല. ക്വാറന്റൈൻ ആധുനികകാലഘട്ടത്തിൽ വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയത് ചൈന തന്നെയാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം ,2003ൽ സാർസ് രോഗം ഗുവാൻഡോങ് പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ടതോടെയാണിത്. ആകാശസഞ്ചാരം സർവ്വസാധാരണമായ ഈ കാലഘട്ടത്തിൽ, ഉയർന്ന മരണനിരക്കും, ഉയർന്ന പകച്ചാശേഷിയുമുള്ള, സാർസ് ഉണ്ടാക്കുന്ന കൊറോണ വൈറസ് ലോകാരോഗ്യത്തിനു തന്നെ ഒരു ഭീഷണിയാണെന്ന് തിരിച്ചറിയപ്പെട്ടു. ചികിത്സ ഒന്നും തന്നെയില്ലാത്ത ഈ രോഗത്തിനെ നേരിടാൻ, കാലഹരണപ്പെട്ടു എന്ന് മുദ്രകുത്തിയ ക്വാറന്റൈൻ രീതി തന്നെയാണ് സ്വീകരിച്ചത്. പിന്നീട് 2009ലെ H1N1 വൈറസ് ബാധ പൊട്ടി പുറപ്പെട്ടപ്പോഴും, പല രാജ്യങ്ങളും പല രീതിയിലുമുള്ള ക്വാറന്റൈനുകൾ ഉപയോഗിച്ചിരുന്നു. ആധുനിക പ്രതിരോധ ശാസ്ത്രപ്രകാരം ക്വാറന്റൈനും ഐസൊലേഷനും രണ്ടാണ്. രോഗം വന്നവരെ ‘ഐസൊലേറ്റ്’ ചെയ്യുകയും. രോഗം വന്നവരുമായി ഇടപഴകിയ, ഇത് വരെ രോഗലക്ഷണം കാണിക്കാത്തവരെ ‘ക്വാറന്റൈ’നുമാണ് ചെയ്യുന്നത്. ഇൻകുബേഷൻ കാലയളവിനേക്കാളധികം ദിവസങ്ങൾ ക്വാറന്റൈൻ ചെയ്തിട്ടും, രോഗലക്ഷണങ്ങൾ വന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം, അവർക്ക് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാം. രണ്ടു രീതിയിൽ ക്വാറന്റൈൻ നടപ്പിലാക്കാം. വീട്ടിൽ തന്നെ, ഒരു മുറിയിൽ സ്വയം പരിമിതപെടുത്താം, അല്ലെങ്കിൽ ഒരു ക്വാറന്റൈൻ സ്ഥാപനത്തിൽ ഈ സമയം കഴിച്ചു കൂട്ടാം. സാർസ് രോഗ സമയത്ത്, കാനഡ പോലുള്ള രാജ്യങ്ങൾ രോഗികളുമായി ഇടപഴകിയ, തങ്ങളുടെ പൗരൻമാരോട് സ്വയം വീടുകളിൽ ക്വാറന്റൈൻ ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ചൈനയിലെ രീതി മറ്റൊന്നായിരുന്നു. പോലീസ് പൂർണ്ണമായും നിയന്ത്രണം ഏറ്റെടുത്ത്, കെട്ടിടങ്ങൾക്ക് ചുറ്റും അതിരുകൾ തീർത്തു. റോഡുകളിൽ പോലീസ് ചെക്ക്പോയിന്റുകളും, വീടുകളിൽ പോലും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കപ്പെട്ടു. സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവർക്ക് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പോലീസിന്റെ സഹായത്തോടെ, ക്വാറന്റൈൻ ഭേദിച്ചവർക്ക് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷാനടപടികളാണ് നടപ്പിലാക്കാനൊരുങ്ങിയത്. ക്വാറന്റൈൻ എന്നത് പലപ്പോഴും മനുഷ്യാവകാശങ്ങളുടെയും പൊതുജനാരോഗ്യ താൽപര്യങ്ങളുടെയും ഇടയിലുള്ള ഒരു നേർത്ത രേഖയാണ്. കടുത്ത നിയന്ത്രണങ്ങൾ പലപ്പോഴും തിരിച്ചടിയാവുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. പല രീതിയിൽ ആളുകൾ ഇവ ഭേദിച്ച് ദൂര സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച് രോഗം പടർത്താനിടയുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ജനങ്ങൾ തമ്മിലാക്രമിക്കേണ്ടി വരും. നിയന്ത്രണങ്ങളുടെ പേരിൽ നടത്തുന്ന ശിക്ഷാനടപടികൾ പലതും കടുത്ത മനുഷ്യാവകാശലംഘനങ്ങളാവും. പ്രിവിലെജുകളില്ലാത്തവർ കൂടുതൽ അടിച്ചമർത്തപ്പെട്ടെക്കാം. ഇതാണ് ജനാധിപത്യ സംവിധാങ്ങളില്ലാത്ത രാജ്യങ്ങളിൽ സംഭവിക്കാറുള്ളത്. സ്വയം ഏർപ്പെടുത്തുന്ന ഹോം ക്വാറന്റൈനാണ് മികച്ച രീതി. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നെങ്കിൽ, ആരോഗ്യസംവിധാനത്തെ അറിയിച്ച്, വൈദ്യസഹായം തേടുകയാണ് വേണ്ടത്. ഓരോ വ്യക്തിയും താൻ ജീവിക്കുന്ന സമൂഹത്തിനായി നിറവേറ്റേണ്ട ഉത്തരവാദിത്തമാണ്, ഇങ്ങനെ സ്വയം ഏർപ്പെടുത്തുന്ന നിയന്ത്രണം എന്ന തിരിച്ചറിവാണ് വേണ്ടത്. ചിലപ്പോൾ മെഡിക്കൽ നിരീക്ഷണം വേണ്ട കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും. ചില സാഹചര്യങ്ങളിൽ, ഒരു പ്രദേശം മുഴുവൻ നിയന്ത്രിക്കേണ്ടി വന്നേക്കാം. പക്ഷെ അത് സ്റ്റേയ്റ്റും പൗരന്മാരും തമ്മിലുള്ള പരസ്പര വിശ്വാസത്തിലും, മനുഷ്യത്വത്തിലും അടിസ്ഥാനപ്പെട്ടതാവണം. പൊതുജനാരോഗ്യ നിയമങ്ങളുടെയും, നിയമപാലകരുടെയും സഹായം ചിലപ്പോ സ്റ്റേയ്റ്റിന് സ്വീകരിക്കേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ, ഭക്ഷണവും വെള്ളവും, വൈദ്യസഹായവും മറ്റു പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവരുമായി കൃത്യമായ ആശയവിനിമയവും സമയാസമയങ്ങളിൽ അധികാരികൾ നടത്തേണ്ടതുണ്ട്. ക്വാറന്റൈൻ ചെയ്യപ്പെടുന്നവർ, തൽക്കാലത്തേക്കാണെങ്കിൽ പോലും, വ്യക്തി സ്വാതന്ത്ര്യങ്ങൾ സമൂഹനന്മയ്ക്ക് വേണ്ടി മാറ്റിവെക്കുന്നവരാണ്. അവർ ബഹുമാനവും ആദരവുമാണ് അർഹിക്കുന്നത്, അരക്കില്ലങ്ങളല്ല. ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ, കൊറോണ പടരുന്ന സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നവർ /വരുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും സ്വയമൊരു ക്വാറന്റൈൻ സമീപനം സ്വീകരിക്കണമെന്നാണ് പറയാനുള്ളത്. ചിലപ്പോൾ നാട്ടിലേക്ക് വന്നവർക്ക് ഇക്കാര്യങ്ങളിൽ അറിവില്ലായിരിക്കാം. അല്ലെങ്കിൽ അവരത് ഗൗരവപൂർവ്വം കണ്ടിട്ടില്ലായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ വീട്ടുകാരോ ബന്ധുക്കളോ സുഹൃത്തുക്കളോ അവരോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കേണ്ടതും ക്വാറന്റൈൻ ചെയ്യിക്കേണ്ടതും വളരെ പ്രധാനമാണ്. നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തേക്കാൾ മുകളിലാണ് പൊതുജനാരോഗ്യമെന്നുള്ള ചിന്തയോടെ, അതിന്റെ പ്രാധാന്യം മനസിലാക്കി എല്ലാവരും സഹകരിക്കണം. അതിനുള്ള മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നേരത്തേ നൽകിയിട്ടുമുണ്ട്. അവ കൃത്യമായി പാലിക്കുക.
لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُسْتَقِيمًا നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌. 48:3 وَيَنْصُرَكَ اللَّهُ نَصْرًا عَزِيزًا അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍ വേണ്ടിയും. 48:4 هُوَ الَّذِي أَنْزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَعَ إِيمَانِهِمْ ۗ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.്‌ അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന്‌ വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു. 48:5 لِيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ ۚ وَكَانَ ذَٰلِكَ عِنْدَ اللَّهِ فَوْزًا عَظِيمًا സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവരില്‍ നിന്ന്‌ അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത്‌ ഒരു മഹാഭാഗ്യമാകുന്നു. 48:6 وَيُعَذِّبَ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ الظَّانِّينَ بِاللَّهِ ظَنَّ السَّوْءِ ۚ عَلَيْهِمْ دَائِرَةُ السَّوْءِ ۖ وَغَضِبَ اللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَاءَتْ مَصِيرًا അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്‌. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്‌. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക്‌ വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം. 48:7 وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു പ്രതാപിയും യുക്തിമാനുമായിരിക്കുന്നു. 48:8 إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. 48:9 لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി. 48:10 إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ ۚ فَمَنْ نَكَثَ فَإِنَّمَا يَنْكُثُ عَلَىٰ نَفْسِهِ ۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا തീര്‍ച്ചയായും നിന്നോട്‌ പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട്‌ തന്നെയാണ്‌ പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്‌. അതിനാല്‍ ആരെങ്കിലും ( അത്‌ ) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന്‌ തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന്‌ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.
ശബരിമല: ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനെത്തി. ഇന്നലെ വൈകീട്ടാണ് മണ്ഡലകാലത്തിന് തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നത്. സ്ഥാനമൊഴിഞ്ഞ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയാണ് നട തുറന്നത്. പുതിയ മേൽശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്. ഇന്നലെ പ്രത്യേക പൂജയോ ദീപാരാധനയോ ഇല്ലായിരുന്നു. പുലർച്ചെ മുതലാണു ഭക്തരെ കടത്തി വിട്ട് തുടങ്ങിയത്. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് അവസരം. തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ. രെജികുമാർ എന്ന ജനാർദനൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേറ്റു. ഇവരെ അതതു ക്ഷേത്രങ്ങളുടെ സോപാനത്ത് ഇരുത്തി തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടർന്ന് മൂലമന്ത്രവും പൂജാ വിധികളും ഉപദേശിച്ചു. ഡിസംബർ 26നാണ് മണ്ഡലപൂജ. അന്നു രാത്രി 10നു നട അടയ്ക്കും. മകരവിളക്കു പൂജകൾക്കായി ഡിസംബർ 30നു തുറക്കും. മകരവിളക്ക് ജനുവരി 14 ന്. 19ന് വൈകിട്ടുവരെ വരെ ദർശനമുണ്ട്. തീർഥാടനം പൂർത്തിയാക്കി 20ന് നട അടയ്ക്കും. Pilgrims-vaver-palli-ayyappan-swami Share FacebookTwitterGoogle+ReddItWhatsAppPinterestEmail Prev Post മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന കു​ട്ടി​ക​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ.
കേരളത്തിൽ ഇന്ന് 5722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 862, തൃശൂർ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂർ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസർഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാൾ (98), വെങ്ങാനൂർ സ്വദേശി സുരേഷ് കുമാർ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചൻ (62), മേലുകാവ് സ്വദേശിനി ആലിസ് ജോൺ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവൻ (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂർ കണിമംഗലം സ്വദേശി ലോനപ്പൻ (82), തൃശൂർ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനൻ (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂർ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂർ ശേഖരൻ (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂർ സ്വദേശി സേതുമാധവൻ (62), പൊന്നാനി സ്വദേശി ഹുസൈൻ (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂർ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കർ (90), ചേളന്നൂർ സ്വദേശി അജിത് കുമാർ (48), കണ്ണൂർ ചെറുതാഴം സ്വദേശി ഹക്കീം (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1969 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 836, തൃശൂർ 614, കോഴിക്കോട് 534, ആലപ്പുഴ 519, പാലക്കാട് 277, തിരുവനന്തപുരം 343, എറണാകുളം 283, കോട്ടയം 340, കൊല്ലം 331, കണ്ണൂർ 244, ഇടുക്കി 225, പത്തനംതിട്ട 117, കാസർഗോഡ് 134, വയനാട് 107 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 58 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂർ 10, തൃശൂർ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസർഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 658, കൊല്ലം 596, പത്തനംതിട്ട 124, ആലപ്പുഴ 626, കോട്ടയം 402, ഇടുക്കി 219, എറണാകുളം 936, തൃശൂർ 836, പാലക്കാട് 406, മലപ്പുറം 522, കോഴിക്കോട് 894, വയനാട് 118, കണ്ണൂർ 337, കാസർഗോഡ് 146 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,01,547 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,478 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2131 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഏരൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 5, 10, 11, 12, 14), കുളക്കട (12), ഇടുക്കി ജില്ലയിലെ കാമാക്ഷി (11 (സബ് വാർഡ്), 12), പാലക്കാട് ജില്ലയിലെ പരുതൂർ (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ലണ്ടൻ: നോട്ടിംഗ്ഹാമിൽ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. മൂന്നാമത്തെ ടി20യിൽ 7 വിക്കറ്റിന് 215 റൺസാണ് ആതിഥേയർ അടിച്ചുകൂട്ടിയത്. 77 റൺസ് നേടിയ ഡേവിഡ് മലാനും പുറത്താകാതെ 42 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യൻ പേസ് കരുത്തകായ ഭുവനേശ്വർ കുമാറിനേയും ബുംമ്രയേയും കളിപ്പിക്കാതിരുന്നത് തുടക്കത്തിലേ മുതലാക്കിയാണ് ഇംഗ്ലണ്ട് സ്‌കോർ ചലിപ്പിച്ചത്. ജാസൺ റോയ്(27), ജോസ് ബട്‌ലർ(18) എന്നിവർ ശ്രദ്ധയോടെ തുടങ്ങിയതിനെ ഏറ്റെടുത്ത മലാൻ കത്തിക്കയറുകയായിരുന്നു. 5 സിക്‌സറും 6 ഫോറുമടക്കമാണ് 39 പന്തിൽ മലാൻ 77 റൺസ് നേടിയത്. മദ്ധ്യനിരയിൽ ഇന്ന് അവസരം ലഭിച്ച ഫില്ഡ സാൾട്ടും(8) കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച മൊയീൻ അലിയും(0) പെട്ടന്ന് പുറത്തായി. മലാന് പിന്തുണയുമായി ലിവിംഗ്‌സറ്റൺ എത്തിയതോടെ അവസാന ഓവറുകളിൽ സ്‌കോർ അതിവേഗം കയറി. മലാന് സേഷം ഹാരീ ബ്രൂക്ക്(19), ക്രിസ് ജോർദ്ദാൻ(11) എന്നിവർ പുറത്തായെങ്കിലും ലിവിംഗസ്റ്റൺ ഉറച്ചുനിന്നു. അവസാന നാല് ഓവറുകളിൽ 60 റൺസിനടുത്താണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയിയും ഹർഷൽ പട്ടേലും രണ്ടു വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ആവേശ ഖാനും ഉമ്രാൻ മാലിക്കും ഒരോ വിക്കറ്റുകൾ നേടി. Tags: t20ind-eng ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post നൂപുർ ശർമ്മയ്‌ക്കെതിരെ മതപുരോഹിതന്മാരുടെ കൊലവിളി അജ്മീറിലെ കച്ചവടക്കാരെ കടത്തിലാക്കി; നഷ്ടം 50 കോടി; തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികളുടെ തിരക്ക് കുറഞ്ഞുവരുന്നു- Provocative statements of Clerics Against Nupur Sharma puts traders of Ajmer in debt Next Post ഇനി കോൺഗ്രസ് മുക്ത ഗോവ ? പ്രതിപക്ഷ നേതാവടക്കം 9 എംഎൽഎമാർ ബിജെപിയിലേക്ക് More News from this section 500 സിക്‌സറുകളെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരം; സിക്‌സറുകളുടെ കരുത്തിൽ രണ്ടാമനായി രോഹിത് ശർമ്മ ക്യാച്ച് എടുക്കുന്നതിനിടെ കരുണരത്നെക്ക് നഷ്ടമായത് മുൻവരിയിലെ 4 പല്ലുകൾ; കാണാം ചോര ചിന്തിയ ക്രിക്കറ്റ് വീഡിയോ- Karunaratne injured during Cricket Match 151 കിലോമീറ്റർ വേഗത്തിൽ നജ്മുൽ ഹുസൈന്റെ കുറ്റി പിഴുത് ഉമ്രാൻ മാലിക്കിന്റെ തീയുണ്ട; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ (വീഡിയോ)- Umran Malik Lightning Fast Bowling ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship ജയം പിടിച്ചെടുത്ത് മെഹ്ദി ഹസൻ; ആവേശപ്പോരിൽ ബംഗ്ലാദേശ് ജയം ഒരു വിക്കറ്റിന്- Bangladesh defeats India ഷകീബിനെ വായുവിൽ പറന്നു പിടിച്ച് കോഹ്ലി; മുഷ്ഫിഖുറും പുറത്ത്; തിരിച്ചടിച്ച് ഇന്ത്യ (വീഡിയോ)- India Vs Bangladesh Load More Latest News ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചു; 15 കാരന് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം; മുട്ടുകാൽ കൊണ്ട് വയറ്റിലിടിച്ചു; ഇരുമ്പ് വളകൊണ്ട് അടിച്ച് തലയും ചെവിയും തകർത്തു ബുദ്ധിമുട്ടില്ലാതെ പ്രതിഫലം ലഭിച്ചു; വീണ്ടും ഈ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയുടെ സംഗീത സംവിധായകൻ നികുതി വെട്ടിപ്പ്; നടി അപർണ ബാലമുരളി നിയമകുരുക്കിൽ; 91 ലക്ഷം രൂപ വരുമാനം മറച്ചുവച്ചെന്ന് റിപ്പോർട്ട് നെയ്മറിന്റെ ഗോൾ തുണച്ചില്ല; പെനാൽറ്റിയിൽ കുടുങ്ങി ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത് ; ക്രൊയേഷ്യ സെമിയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം 15 എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി ഒടുവിൽ രാംപൂർ മണ്ഡലവും ചരിത്രം തിരുത്തി; ഉപതിരഞ്ഞെടുപ്പിൽ അജയ് സക്‌സേനയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം; മുസ്ലീം ഇതര സ്ഥാനാർത്ഥിയുടെ വിജയം മണ്ഡലത്തിൽ ആദ്യം
ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദർഭം കൂടി. എന്താണെഴുതുക?, മനുഷ്യ വംശത്തിന്റെ ഈ ശത്രുക്കളെ എന്തിനോടാണ്‌ ഉപമിക്കുക?. ഏത് പദം പ്രയോഗിച്ചാണ് ഈ മൃഗങ്ങളെ വിശേഷിപ്പിക്കുക?. വാക്കുകളില്ല, വാചകങ്ങളില്ല, ഭയത്തിന്റെ ഇരുണ്ട കയങ്ങളിൽ നിന്നുള്ള ഒരു ചെറിയ നെടുവീർപ്പ് മാത്രം. ഐ എസ്സിന് എതിരെ ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ സഹായത്തോടെ സായുധ നീക്കം നടത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ചർച്ചയിൽ പങ്കെടുത്തവർക്കെല്ലാം പറയാനുള്ളത് അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ അജണ്ടകളും മാത്രം. ഐ എസ് എന്ന മനുഷ്യവംശത്തിന്റെ ശത്രുക്കളെ എങ്ങിനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. പതിറ്റാണ്ടുകളായി ഉരുവിട്ട് പഠിച്ച സാമ്രാജ്യത്വ പ്രയോഗങ്ങൾക്കപ്പുറം നിലവിലുള്ള അവസ്ഥകളെ മനസ്സിലാക്കി ബുദ്ധിപരമായ സമീപനം സ്വീകരിക്കേണ്ട സമയമെത്തിയിരിക്കുന്നു എന്ന് ഈ ലേഖകൻ പറഞ്ഞപ്പോൾ അത് വിലയിരുത്തപ്പെട്ടത് സാമ്രാജ്യത്വ വിധേയത്വമായിട്ടാണ്. വൻകിട രാഷ്ട്രങ്ങൾക്ക് അവരുടെതായ താത്പര്യങ്ങൾ ഉണ്ട് എന്നത് നേരാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണത്. പക്ഷേ ഐ എസ് പോലൊരു വൻവിപത്ത് ഈ മേഖലയിൽ കരുത്താർജിച്ചു വരുമ്പോൾ, അവർ ദിനേന പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ, മനുഷ്യരാശിയുടെ ക്ഷമയെ നിരന്തരം ചോദ്യം ചെയ്ത് കൊണ്ട് ഇത്തരം ക്രൂരതകൾ ഒന്നിന് പിറകെ ഒന്നായി ആവർത്തിക്കുമ്പോൾ, എന്ത് ചെയ്യണമെന്നതാണ് ചോദ്യം. എന്തുണ്ട് പരിഹാരം എന്നതാണ് വിഷയം. ലോക രാഷ്ട്രങ്ങൾ ഈ പൈശാചികതകളെ നിസ്സംഗരായി നോക്കി നിൽക്കണമോ?. ഒറ്റയ്ക്ക് എതിർത്ത് തോല്പിക്കാൻ പ്രയാസമാണെന്ന് സൈനിക സാങ്കേതികതയിൽ പിറകിൽ നില്ക്കുന്ന മേഖലയിലെ രാഷ്ട്രങ്ങൾക്ക് തോന്നുന്നുവെങ്കിൽ മറ്റെന്തുണ്ട് പരിഹാരം?. ചോദ്യങ്ങൾക്ക് ഉത്തരമില്ല. എവിടേയും കേൾക്കുന്നത് പരമ്പരാഗതമായി പറഞ്ഞ് ശീലിച്ച പദപ്രയോഗങ്ങളുടെ ആവർത്തനങ്ങൾ മാത്രം. ഐ എസ് ഭീകരർ ജോർദാനിയൻ പൈലറ്റിനെ ജീവനോടെ ചുട്ടപ്പോൾ അവരെ പന്നികളെന്ന് വിളിച്ചതിന് സങ്കടപ്പെട്ടവർ നമുക്കിടയിലുണ്ട്. അത്തരമൊരു പൈശാചികതക്ക് സൈദ്ധാന്തിക ന്യായീകരണം നല്കി വായിട്ടലക്കുന്നവർ നമ്മുടെ കൂടെയുണ്ട്. ജോർദാനിയൻ പൈലറ്റ്‌ ബോംബ്‌ വർഷിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ക്രൂരമായി വധിച്ചത് എന്നാണ് അത്തരമാളുകളുടെ ന്യായീകരണം. ഒരു സൈനികൻ അയാളുടെ സ്വന്തം താത്പര്യങ്ങളല്ല യുദ്ധരംഗത്ത് നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി എല്പിക്കപ്പെടുന്ന ഉത്തരവുകൾ അനുസരിക്കുകയാണ്. ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയിൽ പൊരുതുന്ന ഒരു പട്ടാളക്കാരൻ അയാളുടെ സ്വന്തം താത്പര്യമല്ല നടപ്പിലാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ താത്പര്യമാണ്. അതുകൊണ്ട് തന്നെ ഒരു യുദ്ധത്തടവുകാരനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് അന്താരാഷ്‌ട്ര നിയമങ്ങളുണ്ട്. അവരെ എങ്ങിനെ വിചാരണ ചെയ്യണമെന്നതിനു ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച സമീപന രീതികളുണ്ട്. തീവ്രവാദം തലയ്ക്കു കയറി കാഴ്ച നഷ്ടപ്പെട്ട ഇവറ്റകൾക്ക് എന്ത് ലോക നിയമങ്ങൾ? എന്ത് അന്താരാഷ്‌ട്ര വ്യവസ്ഥകൾ?. അവരുടെ തലക്കകത്തെ കളിമണ്ണിൽ തിളച്ചു മറിയുന്നതെന്തോ അതാണ്‌ അവരുടെ നിയമം. അതാണ്‌ അവരുടെ നീതി. അത് തന്നെയാണ് അവരുടെ മതവും. പൈലറ്റിനെ ചുട്ടു കൊന്നതിന് സൈനികനാണെന്ന മുട്ടുന്യായം ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചു കൊടുക്കുക. വിദേശ പത്രപ്രവർത്തകരെ ബന്ദികളാക്കി തലയറുത്ത് കൊല്ലുന്ന വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അതിനെന്തുണ്ട് ന്യായം?. അവർ ആകാശത്ത്‌ നിന്ന് ബോംബ്‌ വർഷിച്ചുവോ. ഫൈറ്റർ ജറ്റുകൾ പറപ്പിച്ചുവോ?. പതിനാറ് ക്രൈസ്തവ വിശ്വാസികളെ നിരത്തി നിർത്തി തലയറുത്ത് കൊന്നതിന് എന്താണ് നിങ്ങളുടെ സൈദ്ധാന്തിക ന്യായീകരണം?. ഐ എസ് ഭീകരുടെ നേതാവ് ഇസ്രാഈലിന്റെ ചാരനാണെന്നതാണ് ഈ മൃഗങ്ങളെ സൈദ്ധാന്തിക തലത്തിൽ ന്യായീകരിക്കാൻ പാടുപെടുന്നവർ ചില വേളകളിൽ ഉയർത്തുന്ന വാദം. ഐ എസ് നടത്തുന്ന കൊലകൾക്ക് ആശയപിന്തുണ കൊടുക്കുകയും അതേ സമയം അവരുടെ നേതാവ് ഇസ്രാഈൽ ചാരനാണെന്ന് പറയുകയും ചെയ്യുക. എങ്ങിനെയുണ്ട് സർക്കസ്?. അവർ ഇസ്രായീലിന്റെ ചാരന്മാർ ആണെങ്കിൽ അവരെ ബോംബിട്ട് കൊല്ലാൻ അമേരിക്ക വരുന്നതിൽ പിന്നെ എന്തിനാണ് നിങ്ങൾക്കീ മാനസിക വിഷമം എന്ന് ചോദിച്ചു പോയാൽ അതിന് മറുപടിയില്ല. ഒരു സമൂഹത്തിന്റെ സാംസ്കാരിക ഔന്നിത്യം വിലയിരുത്തേണ്ടത് അവർക്കിടയിൽ ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളോട് അവർ എങ്ങിനെ പെരുമാറുന്നു എന്ന് കൂടി നോക്കിയിട്ടാണ്. അവർ ഏത് മതത്തിൽ പെട്ടവരകട്ടെ, ഏത് വിശ്വാസ ധാരയിൽ ഉള്ളവരാകട്ടെ അവരോട് സ്വീകരിക്കുന്ന സമീപനങ്ങളിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന സാംസ്കാരികത പ്രതിഫലിക്കണം. ഇത്തരം സമീപനങ്ങളുടെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി ഒരൊറ്റ ഉദാഹരണം പറയാം. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ. "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌, അവര്‍ ആഗ്രഹിച്ചാല്‍ ‍പോലും മറ്റെവിടെയും പോകാന്‍ സാധിക്കാത്ത വിധം വലിയ സമൂഹമാണത്. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത ഒരടിസ്ഥാന യാഥാർത്ഥ്യമാണത്‌. പാക്കിസ്ഥാനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും ഈ മത ന്യൂനപക്ഷത്തോട്‌ ഒരു പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക്‌ നാം നല്‌കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന്റെ ഘട്ടത്തിൽ ഇരുപക്ഷത്തും രക്തപ്പുഴകൾ ഒഴുകിക്കൊണ്ടിരുന്ന ഒരു ചരിത്ര പാശ്ചാത്തലവും കൂടി ഇതിനോട് കൂട്ടിവായിക്കുക. മത ന്യൂനപക്ഷങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന് ഒരുദാഹരണം പറഞ്ഞു എന്ന് മാത്രം. ഇസ്രാഈലിന്റെ ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കുന്നു. ഗോണ്ടനാമോ പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നൊക്കെയാണ് ഇത്തരം ക്രൂരതകളെ എതിർക്കുമ്പോൾ സ്ഥിരമായി കേൾക്കാറുള്ളത്. ആരാണ് അത്തരം ക്രൂരതകളെ ന്യായീകരിച്ചിട്ടുള്ളത്. പ്രതികരണശേഷി നശിച്ചിട്ടില്ലാത്തവരൊക്കെ അത്തരം പൈശാചികതകളെ എതിർത്തിട്ടുണ്ട്. ഇപ്പോഴും എതിർക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഐ എസിന്റെ ഈ ക്രൂരതകളെയും എതിർക്കാനുള്ള ധാർമിക അവകാശം ലഭിക്കുന്നത്. എന്നാൽ പറയേണ്ടത് നേരെ തിരിച്ചാണ്. ഐസിസ് ക്രൂരതകളെ ന്യായീകരിക്കാൻ അഭ്യാസം നടത്തുന്നവർക്കാണ് അത്തരം ക്രൂരതകളെ വിമർശിക്കാനുള്ള പ്രാഥമിക അവകാശം പോലും ഇല്ലാതാകുന്നത്. അവസാനിപ്പിക്കാം, കഴുതകളോട് സംസാരിച്ചിട്ട് കാര്യമില്ല. അവരുടെ തലക്കകത്ത് തിളച്ചു മറിയുന്ന കളിമണ്ണിനോട് സംവദിച്ചിട്ട്‌ നമുക്കൊന്നും നേടാനുമില്ല. സമയനഷ്ടവും മാനനഷ്ടവും മാത്രം ബാക്കിയാവും. അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം. പക്ഷേ അത്തരം ആളുകളുടെ ആശയ പ്രചരണങ്ങളിൽ നമ്മുടെ മക്കളും സഹോദരന്മാരും പെട്ട് പോകാതിരിക്കാൻ നിതാന്ത ജാഗ്രത കാണിക്കുക. നമുക്ക് ചെയ്യാൻ സാധിക്കുന്നത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാവരും ഒരു മനസ്സോടെ, ഒരു ഹൃദയത്തോടെ ഈ പിശാചുക്കൾക്കെതിരെ കൈകോർത്ത് നില്ക്കുക എന്നതാണ്. ഹിന്ദുവോ, മുസ്ലിമോ, കൃസ്ത്യാനിയോ എന്നതല്ല, മനുഷ്യനാണോ എന്നാണ് ആത്യന്തികമായി നാം നോക്കേണ്ടത്. മതത്തിന്റെ ലേബളിൽ ചോര ചിന്തുവാനും കഴുത്തറുക്കുവാനും മുതിരുന്നവരോട് ആ മതം ഞങ്ങൾക്ക് വേണ്ടെന്ന് തുറന്നു പറയുവാനുള്ള ചങ്കൂറ്റം നാമോരുത്തരും കാണിക്കുക. ഞങ്ങൾ പഠിച്ച മതമതല്ലെന്ന് സാധ്യമായ വേദികളിലൊക്കെ ഉച്ചത്തിൽ വിളിച്ചു പറയുക. മനുഷ്യവംശത്തിന്റെ സമാധാനപരമായ നിലനില്പിന് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഭാവനയായിരിക്കും അത്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടി വിരമിച്ചു; ഞെട്ടലിൽ ടെന്നിസ് ലോകം | Web Stories | Manorama Online ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടി വിരമിച്ചു; ഞെട്ടലിൽ ടെന്നിസ് ലോകം. https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports 6ncgqaos90d3oq7sr8ir3b3p1d web-stories 4ivjjntm2ubf7phftd38h8f65l ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ വനിത ടെന്നിസ് താരം ആഷ്ലി ബാർട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് ഞെട്ടിപ്പിക്കുന്ന വിരമിക്കൽ പ്രഖ്യാപനം. ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ബാർട്ടി, 2019ൽ ഫ്രഞ്ച് ഓപ്പൺ, 2021ൽ വിംബിൾഡൻ കിരീടിങ്ങൾ നേടി.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
മൈസൂര്‍ സര്‍വകലാശാല ക്രിസ്തീയ പഠന വേദിയുടെ കാര്യദര്‍ശി, സി.ബി.സി.ഐ. ക്രി സ്തീയ ജീവിത കാര്യാലയത്തിന്റേയും, ബൈ ബിള്‍ പഠനവേദിയുടേയും കാര്യദര്‍ശി, പത്തു വര്‍ഷത്തില്‍ കൂടുതല്‍ എന്‍.ബി.സി.എല്‍.സി യുടെ ഡയറക്ടര്‍, സെ. ജോണ്‍സ് മെഡിക്കല്‍ കോളേജ് അസി. ഡയറക്ടര്‍, ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്റെ (FABC) വിവിധ കാര്യാലയങ്ങളുടെ സെക്രട്ടറി എന്നീ സേവന രംഗങ്ങളില്‍ ജേക്ക ബച്ചന്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമായിരുന്നു. പ്രൊഫ. വര്‍ഗീസ് പുളിക്കല്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ ആദ്യമായി ബാംഗ്ലൂരിലെ നനുത്ത കുളിര്‍മ്മയിലേക്ക് ബസ്സ് കയറുമ്പോള്‍ അത് ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു യാത്രയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. എറണാകുളം രൂപതയിലെ മതബോധന രംഗം കൂടുതല്‍ പ്രോജ്ജ്വലമാക്കാന്‍ ഒരുക്കിയ ടീമിലെ അംഗമായ എനിക്ക് കൂടുതല്‍ ആ വേദിയില്‍ പ്രശോഭിക്കുവാന്‍ ഒരുന്നത പരിശീലനം ഉപയോഗപ്രദമാകുമെന്ന ഫാ. ജോസ് ഇടശ്ശേരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് എന്‍.ബി.സി.എല്‍.സിയിലേക്കുള്ള എന്റെ പ്രയാണമാരംഭിച്ചത്. സാമ്പത്തിക ശാസ്ത്ര ബിരുദത്തിനും ആംഗലേയ സാഹിത്യ ബിരുദാനന്തര ബിരുദ പഠനത്തിനുമിടയിലെ ഒരവധിക്കാലത്ത്. ബാംഗ്ലൂരെന്ന പൂന്തോട്ട നഗരം വശ്യസുന്ദരമായിരുന്നു. ഗുല്‍ മോഹര്‍ മരങ്ങളുടെ പൂക്കള്‍ കൊണ്ട് വര്‍ണ്ണവിസ്മയമൊരുക്കി അതിഥികള്‍ക്ക് പുഷ്പവൃഷ്ടി നടത്തി, മഞ്ഞുപാളികള്‍ കൊണ്ട് ആരതിയുഴിഞ്ഞു സ്വീകരിക്കുന്ന പ്രൗഡമനോഹരിയായ ബാംഗ്ലൂര്‍, കരിങ്കല്‍പാളികള്‍ കൊണ്ട് വീഥികളും മതിലുകളുമൊരുക്കിയ നഗരപാതകളിലൂടെ ഒരു ഷാളും പുതച്ച് അതിരാവിലെ മടിവാളയില്‍നിന്നും ഹട്ചിന്‍സ് റോഡിലേക്ക്... കണ്ണുകളെ ഒന്ന് ചിമ്മാന്‍ പോലും വിടാതെ മനോഹാരിത മൊത്തം ഒപ്പിയെടുത്തുകൊണ്ടുള്ള ഓട്ടോ റിക്ഷയിലെ യാത്ര... രാവിലെ ഏഴു മണിയോടെ എന്‍.ബി.സി.എല്‍.സിയില്‍!!! രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ താത്വിക, ദൈവശാസ്ത്ര, ആദ്ധ്യാത്മിക നൂതനദര്‍ശനങ്ങള്‍ ഭാരതീയതത്വചിന്തകളില്‍ സമഞ്ജസ്സമായി കോര്‍ത്തിണക്കി ഭാരതസഭയ്ക്ക് കാലികപ്രസക്തമായ അടിത്തറയൊരുക്കുവാനായിരുന്നു, സുവിശേഷ, മതബോധന, ആരാധനാ ഗവേഷണ പരിശീലന കേന്ദ്രമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ.), നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ലിറ്റര്‍ജിക്കല്‍ സെന്റര്‍ (എന്‍.ബി.സി.എല്‍.സി) ബാംഗ്ലൂരില്‍ സ്ഥാപിച്ചത്. ഭാരതീയ ആദ്ധ്യാത്മികതയുടെ അന്തഃസത്തയില്‍ ക്രിസ്തീയ ദൈവശാസ്ത്ര തത്വങ്ങള്‍ ഉരുക്കിയെടുത്ത് അവയെ കാഹളമൂതി പ്രഘോഷിക്കുന്ന എന്‍.ബി.സി.എല്‍.സി. കര്‍പ്പൂരനാളങ്ങളുടെ ദീപപ്രപഞ്ചത്തില്‍ ഭാരതീയ സംഗീതോപകരണങ്ങളുടെ താളലയങ്ങളില്‍ ഗായകരുടെ മാസ്മരിക സ്വരമാധുരി കര്‍ണാടിക് രാഗഭാവങ്ങളെ തൂകിത്തലോടിയുണര്‍ത്തുന്ന എന്‍.ബി.സി.എല്‍.സി. വി ജ്ഞാനവും വിശുദ്ധിയും അനിര്‍ വചനീയമായ ക്രിസ്താനുഭവത്തിലേക്കു നയിക്കുന്ന... ശക്തവും ശുദ്ധവുമായ വീക്ഷണങ്ങള്‍ കൊണ്ട് ദൈവാനുഭവത്തിന്‍ മഴവില്ലുകളൊരുക്കുന്ന താബോര്‍ മലയായ എന്‍.ബി.സി.എല്‍.സി. വിശ്വാസത്തിന്റെ ഉള്‍ത്തലങ്ങളില്‍ ഒരായിരം ജാലകങ്ങള്‍ തുറന്നിട്ട നാല്‍പ്പത്തഞ്ചോളം ദിനങ്ങള്‍. ഇതിനെക്കാളേറ്റം ഞാന്‍ ശ്രദ്ധിച്ചത് എന്‍.ബി.സി.എല്‍.സിക്ക് ഉണര്‍വും നിറവും, ഓജസ്സും തേജസ്സും, വ്യക്തിത്വവും നേതൃത്വവും പകര്‍ന്നേകി ഓടി നടക്കുന്ന അതിന്റെ ഡയറക്ടറായ ഫാ. ജേക്കബ് തേക്കാനത്തച്ചനെയാണ്. മാനവികതയുടെ പൂര്‍ണ്ണതയും, വിശുദ്ധിയുടെ പരിപാവനതയും ഒത്തുചേര്‍ന്നൊരു വ്യക്തിത്വം. ആത്മസൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തുകള്‍ നറും പുഞ്ചിരിയിലൊതുക്കി, കറതീര്‍ന്ന അറിവിന്റെ അരുവികള്‍ വാക്ചാതുരിയില്‍ സരസമായൊഴുക്കി, ജീവിതത്തിന്റെ ഓരോ നിമിഷത്തേയും അടുത്തറിയുന്നവര്‍ക്ക് ക്രിസ്താനുഭവത്തിന്റെ മോഹന യുഗങ്ങളാക്കി, കരുണയും കരുതലും ഓരോ തീരുമാനങ്ങളുടേയും അടിത്തറയാക്കി, ഒരേ സമയം ശിശുസഹജമായ നൈര്‍മല്യതയും നിഷ്‌കളങ്കതയും പിതൃസഹജമായ വാത്സല്യവും നിഷ്‌കര്‍ഷതയും പഞ്ചാമൃതം പോലെ മധുരോദാരം പൊഴിക്കുന്ന നിറസാന്നിധ്യം. ദൈവം കനിഞ്ഞു നല്‍കിയ കുറേ കഴിവുകളും, വളര്‍ത്തിയെടുക്കാനായ കുറെ വ്യക്തിത്വ സവിശേഷതകളും, നാലഞ്ചുവര്‍ഷത്തെ വൈദിക പരിശീലനവും, എറണാകുളം രൂപതയൊരുക്കിയ ദൈവശാസ്ത്ര, സഭാപഠന ശിബിരങ്ങളില്‍നിന്നു നേടിയ ഉള്‍ക്കാഴ്ച്ചകളും കണ്ടിട്ടാവാം സെമിനാര്‍ തീരുന്നതിന്റെ തലേ രാത്രി ജേക്കബച്ചന്‍ എന്നെ ക്ഷണിച്ചു, എന്‍.ബി.സി.എല്‍.സിയിലേക്ക്. ഒരു അദ്ധ്യാപകനായി, അച്ചന്റെ സമ്മതപ്രകാരം, ആലുവ യൂ.സി. കോളേജിലെ പി.ജി. ബിരുദത്തിനു ശേഷം, ഞാനെത്തി, എന്റെ ജീവിതത്തിലെ ഒരു സുവര്‍ണ്ണ കാലത്തിന്റെ വാതില്‍പ്പടിയില്‍ അല്‍മായ പരിശീലന കോഴ്‌സുകളുടെ കാര്യദര്‍ശിയും, മാധ്യമപരിശീലകനും, മറ്റു കുറേ ജോലികളുടെ ചുമതലയുമായി. പിന്നീടുള്ള വര്‍ഷങ്ങള്‍ ജേക്കബച്ചന്‍ ജ്ഞാനസമൃദ്ധിയിലും കവിഞ്ഞൊഴുകുന്ന സ്‌നേഹത്തിലും എന്റെ ജീവിതം കറകളഞ്ഞെടുക്കുന്ന എമ്മാവൂസ് അനുഭവദിനങ്ങളായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വീക്ഷണങ്ങളുടെ എന്‍.ബി.സി.എല്‍.സിയിലെ ആവിഷ്‌ക്കാരത്തിന്റെ ഫലമായിട്ടാണ് പല സാംസ്‌കാരികാനുരൂപണങ്ങളും ഭാരത സഭയിലുണ്ടായത്. ഭാരതസംഗീതം, യോഗ, നൃത്തരൂപങ്ങള്‍, ഭരത നാട്യം മുതല്‍ ആദിവാസി നൃത്തം വരെ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ക്രിസ്തീയവിശ്വാസത്തിന്റെ പൊന്‍തൂവലുകള്‍ നല്‍കിയാല്‍, ക്രിസ്താനുഭവത്തിലേക്കു നയിക്കാനുതകുമെന്ന അമലോര്‍പ്പവദാസച്ചന്റെ ദര്‍ശനങ്ങള്‍ അഭംഗുരം ജേക്കബച്ചന്‍ തന്റെ ക്ലാസ്സുകളിലൂടെയും പ്രാര്‍ത്ഥനാരീതികളിലൂടെയും ജീവിതത്തിലൂടെയും കാത്തുസൂക്ഷിക്കുകയും, ഉല്‍കൃഷ്ടവല്‍ക്കരിക്കുകയും, അര്‍ത്ഥ സമ്പുഷ്ടമാക്കുകയും ചെയ്തു. മതമൗലികവാദികളായ ചില പിതാക്കന്മാരും സന്യസ്തരും, പുരോഹിതരും അല്‍മായരും ഉയര്‍ത്തിയ വിമര്‍ശനങ്ങളേയും എയ്ത കൂരമ്പുകളേയും ദൈവവചനത്തിന്റെ തകര്‍ക്കാനാകാത്ത പരിച കൊണ്ട് ബലഹീനമാക്കി പതറാത്ത ധീരനായ പോരാളിയേപ്പോലെ അനേകം തവണ പൊരുതുന്നതുകണ്ട് സാക്ഷിയാണ് ഞാന്‍. പിതാക്കന്മാരുടെ വിമര്‍ശന സ്വരങ്ങളില്‍ വേദനിച്ച് അച്ചന്‍ എന്നോടു പറയുമായിരുന്നു, ''രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ ഒരു പ്രാവശ്യമെങ്കിലും ഈ പിതാക്കന്മാര്‍ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍.'' മനുഷ്യാവതാര രഹസ്യം തന്നെ ദൈവരാജ്യവീക്ഷണം നല്‍കി മനുഷ്യരക്ഷയൊരുക്കാന്‍ ഒരു സംസ്‌കാരത്തിലേക്ക് മനുഷ്യരൂപത്തിലിറങ്ങി വന്ന പിതാവായ ദൈവത്തിന്റെ പദ്ധതിയുടെ ചരിത്രമാണ്. യഹൂദ, റോമാ, യവന സംസ്‌കാരങ്ങളിലെ ദൈവശാസ്ത്ര ദര്‍ശനങ്ങളും തത്വചിന്തകളും, ആചാരാനുഷ്ഠാനങ്ങളും ആദ്യവര്‍ഷങ്ങളില്‍ തന്നെ സഭയില്‍ ക്രിസ്തീയവല്‍ക്കരിക്കപ്പെട്ടിരുന്നു. റഷ്യന്‍, ആഫ്രിക്കന്‍, ഈജിപ്ഷ്യന്‍ സംസ്‌കാര പ്രത്യേകതകള്‍ അവിടങ്ങളിലെ സഭയിലെ നിറക്കൂട്ടുകളായി മാറി. അവിടങ്ങളിലെ സഭാവളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാംസ്‌കാരികാനുരൂപണത്തിനു കഴിഞ്ഞു. അങ്ങനെ സാംസ്‌കാരികാനുരൂപണം സഭയുടെ സവിശേഷതയും, മൗലികമൂല്യവും, വളര്‍ച്ചയ്ക്കുള്ള കാരണവുമായി മാറി. പക്ഷേ, ഹൈന്ദവക്ഷേത്ര മാതൃകയില്‍, ക്രിസ്തീയ ദേവാലയങ്ങള്‍ തീര്‍ത്ത തോമാശ്ലീഹായുടെ അപ്പസ്‌തോലിക പാരമ്പര്യങ്ങള്‍ വിസ്മരിച്ച്, ഭാരതീയ മൂല്യങ്ങളും തത്വചിന്തകളും അക്രിസ്തീയമായി മുദ്രകുത്തി, കേരളഭാരതീയ ക്രിസ്തീയ വിശ്വാസത്തില്‍ യുറോപ്യന്‍ കല്‍ദായ സംസ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചവരും, അതില്‍ ഊറ്റം കൊള്ളുന്നവരും സഭയുടെ ഈ സവിശേഷചരിത്രമാണ് മറന്നുപോയത്. ഭാരതീയ സംസ്‌കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അലകുകളൊരുക്കാത്ത ഒരു സു വിശേഷവല്‍ക്കരണ പ്രക്രിയ മൂലമാണ്, ഭാരതത്തില്‍ സഭയ്ക്ക് വളരാനാകാഞ്ഞത്. ധീരവും വിപ്ലവാത്മകവുമായിരുന്നു ജേക്കബച്ചന്റെ ചിന്തകള്‍. ഭാരത സംസ്‌കാര തനിമയോടെയുള്ള ഒരു ആരാധനക്രമം റോമില്‍നിന്നും അംഗീകരിച്ച് നല്‍കപ്പെട്ടിട്ടുള്ളതാണെങ്കിലും പൂര്‍ണ്ണമായത് രൂപതകളില്‍ അനുവദിച്ചു നല്‍കാന്‍ മെത്രാന്മാര്‍ ആരും തന്നെ ശ്രമിച്ചിരുന്നില്ല. ചില ഒറ്റപ്പെട്ട അവസരങ്ങളില്‍ സന്യാസ ഭവനങ്ങളിലും ചുരുക്കം ചില ഇടവകകളിലും മാത്രമേ കേരളത്തില്‍ ഭാരതീയ പൂജ അര്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. സീറോ-മലബാര്‍ സഭയില്‍ നവചിന്താധാരകളൊഴുക്കാന്‍ പാറേക്കാട്ടില്‍ പിതാവു ശ്രമിച്ച് അപവാദശരങ്ങളേറ്റ് പിടഞ്ഞത് മറ്റൊരു കണ്ണീര്‍ ചരിത്രം. ഉത്തരേന്ത്യയിലെ ലത്തീന്‍ രൂപതകളില്‍ അതിനു കൂടുതല്‍ പ്രചാരമുണ്ടായിരുന്നു. മാനവികതയും ദൈവികതയും ഒന്നായിത്തീരുന്ന മനുഷ്യാവതാര രഹസ്യത്തിന്റെ ഉദാത്തമായ പ്രകാശനമായി വിമോചന ദൈവ ശാസ്ത്രവും പ്രാദേശികസംസ്‌കാര അനുരൂപണവും മതൈക്യവാദവും സഭയിലാകമാനം പൊട്ടിമുളയ്ക്കാനുള്ള ജീവസ്രോതസ്സായി, ഈ സഹസ്രാബ്ദത്തിന്റെ ആരംഭത്തിനു മുന്‍പേ, സി.ബി.സി.ഐ. സ്ഥാപിച്ച, ജേക്കബച്ചന്‍ നയിച്ചിരുന്ന, ദേശീയകേന്ദ്രം മാറിയിരുന്നു. അച്ചന്‍ അര്‍പ്പിക്കുന്ന ഭാരതീയ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എന്‍.ബി.സി.എല്‍.സിയിലേക്കു വരുന്നവരില്‍ ഹിന്ദുക്കളും മുസ്ലീം മതവിശ്വാസികളും ഒത്തിരിയുണ്ടായിരുന്നു. പള്ളി വൃത്തിയാക്കുന്നത് ഒരു മുസ്ലീം സ്ത്രീ. ഭാരതീയപൂജയ്‌ക്കൊരുക്കുന്നത് ഒരു ഹിന്ദു യുവതി. ഭജനഗാനങ്ങളാലപിക്കുന്നത് ഹിന്ദുഗായകര്‍ക്കൊപ്പം ഞാനും സന്യാസിനികളും. ഗീതയും ഖുറാനും മറ്റു മതഗ്രന്ഥങ്ങളും ബൈബിളിനോടൊപ്പം വചനമായി പങ്കുവയ്ക്കപ്പെട്ടു. ഗസലുകളും, കീര്‍ത്തനങ്ങളും, ഹിന്ദുസ്ഥാനി സംഗീതവും, കര്‍ണാടിക് സംഗീതവും, നാടോടി സംഗീതവും, അള്‍ത്താരയില്‍ പുതിയൊരു ഉള്‍ക്കാഴ്ച. നൂതനമായൊരു ദര്‍ശന വിസ്മയം, മനസ്സിന്റെ അഗാധതയില്‍ ലയിച്ചുയരുന്ന ക്രിസ്താനുഭവം. ഈ വിശ്വാസവിപ്ലവത്തിലെ പ്രവാചകശബ്ദമായി, സുവിശേഷ പണ്ഠിതനായ ജേക്കബച്ചന്‍. സ്ഥാപക ഡയറക്ടറച്ചനായ അമലോര്‍പ്പവദാസച്ചന്റേയും, തുടര്‍ന്നു വന്ന പുത്തനങ്ങാടിയച്ചന്റേയും ജേക്കബച്ചന്റേയും താത്വിക, ദൈവശാസ്ത്ര, വചനാധിഷ്ഠിത ദര്‍ശനങ്ങളില്‍നിന്ന് നേടിയെടുത്ത ശക്തിയും, സഭയ്ക്കുള്ളിലെ പ്രാധാന്യവും എന്‍.ബി.സി.എല്‍.സിയില്‍ കുറഞ്ഞുപോയതിന്, നേതൃസ്ഥാനത്തേക്ക് പിന്നീട് വന്നവരിലെ ബോദ്ധ്യങ്ങളിലെ വൈരുദ്ധ്യതയും, വീക്ഷണ വൈകല്യങ്ങളും, സഭയ്ക്കുള്ളിലെ റീത്തു വഴക്കും, അധികാര വടംവലിയും, ആരാധനാക്രമ വിവാദങ്ങളും കാരണങ്ങളായെന്നു പറയാതെ വയ്യ. എന്‍.ബി.സി.എല്‍.സിയെ ജേക്കബച്ചന്‍ ദൈവരാജ്യത്തിന്റെ ഒരു പതിപ്പാക്കി മാറ്റാനെന്നും ശ്രദ്ധിച്ചിരുന്നു. ഒരാളുടെ സന്തോഷവും സങ്കടവും എല്ലാവരുടേതുമായിരുന്നു. വലിപ്പചെറുപ്പം എന്നൊരു കാര്യം സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. ഡയറക്ടറച്ചന്‍ മുതല്‍ അടുക്കള ജോലിക്കാരുടെ വരെ ജന്മദിനങ്ങള്‍ സാഘോഷം അനുസ്മരിക്കപ്പെടുമായിരുന്നു. സെമിനാറുകള്‍ ഇല്ലാത്ത അവസരങ്ങളില്‍ ഒരേ മേശയിലിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കെങ്കിലും രോഗമോ അസ്വസ്ഥതകളോ വന്നാല്‍ എല്ലാവരുമതിനോട് സഹോദര സ്‌നേഹവായ്‌പ്പോടെ പ്രതികരിക്കുമായിരുന്നു. തനിക്കൊപ്പം സേവനം ചെയ്യുന്നവരുടെ വിവാഹം, പഠനം, അവരുടെ മക്കളുടെ പഠനം, വിവാഹം, താമസിക്കാനുള്ള പാര്‍പ്പിട സൗകര്യം എന്നിവ ഉറപ്പാക്കിയ ജേക്കബച്ചന്‍ പതിരില്ലാത്ത പിതൃസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയായിരുന്നു. വേറെ ഒരു മതസ്ഥാപനങ്ങളിലും, മതനേതാക്കന്മാരിലും ഞാന്‍ കാണാത്ത മാനവികതയുടെ ഈ ഉല്‍കൃഷ്ടത ജേക്കബച്ചന്‍ എന്ന മഹനീയ വ്യക്തിത്വത്തില്‍ നിന്നുതിരുന്ന പൊന്‍കിരണങ്ങളായിരുന്നു. ജേക്കബച്ചന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെയാണ് ഞാന്‍ ഫിലിപ്പീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആശയവിനിമയ രംഗത്തുള്ള എന്റെ ഗവേഷണ ബിരുദം പൂര്‍ത്തിയാക്കുന്നത്. പിതൃതുല്യമായ വത്സല്യവും സംരക്ഷണവും കരുതലും സ്‌നേഹവും ജേക്കബച്ചനില്‍ നിന്നും അനര്‍ഗളമായി സ്വീകരിച്ച ഭാഗ്യവാനായിരുന്നു ഞാന്‍. ക്രിസ്‌ത്വോന്മുഖത കൈമോശം വന്ന് സംഘാത്മക ശക്തിയില്‍ ഊറ്റംകൊണ്ട് അധികാരഭ്രമത്തില്‍ ജീര്‍ണ്ണിക്കുന്ന സഭയെ, പ്രത്യേകിച്ച് കേരള ക്രൈസ്തവ സഭയെക്കുറിച്ച് അച്ചന്‍ ഏറെ ദുഃഖിച്ചിരുന്നു. ഭാരതസഭയില്‍ സര്‍ഗാത്മക മാറ്റങ്ങളുടെ തരംഗമാലകള്‍ ഉയര്‍ത്തിയ അമലോര്‍പ്പവദാസച്ചന്റെ ദര്‍ശനങ്ങള്‍ പ്രവൃത്തി പഥത്തിലാക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് പ്രബുദ്ധരായ അല്‍മായരാണെന്ന് മനസ്സിലാക്കി ഏഴോളം ഭാഷകളില്‍ അല്‍മായ പരിശീലന സെമിനാറുകള്‍ അച്ചന്‍ വര്‍ഷംതോറും ഒരുക്കുമായിരുന്നു. തത്ഫലമായി പുതിയ വീക്ഷണവും നൂതന ആദ്ധ്യാത്മികതയുമായി ഒത്തിരി അല്‍മായര്‍ സഭാനവീകരണത്തിനായി വിവിധ പ്രവര്‍ത്തനമേഖലകളിലുണ്ട്. എറണാകുളം രൂപതയിലെ മലയാറ്റൂര്‍ ഇടവക, തേക്കാനത്ത് കുടുംബത്തില്‍ 1941 സെപ്റ്റംബര്‍ 30 നാണ് ജേക്കബച്ചന്‍ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ പ്രകടമായിരുന്ന അഗാധമായ ദൈവവിശ്വാസവും സഭാസ്‌നേഹവും ഉത്തമമായ ഭാവി പൗരോഹിത്യ ജീവിതത്തിലേക്കായി ദൈവം നല്‍കിയ സഹജ സവിശേഷതകളായിരുന്നു. വൈദികപരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളും ഉന്നതമായ രീതിയില്‍ പൂര്‍ത്തിയാക്കി, മാതൃകാ വൈദികാര്‍ത്ഥിയായി ഉയര്‍ന്നു. എറണാകുളം രൂപതയ്ക്ക് ദൈവം നല്‍കിയ ആ പ്രവാചകശബ്ദം പൂവണിഞ്ഞ് അഭിക്ഷിക്തമായത് 1967 ഡിസംബര്‍ 18 ന് ഖട്ടക്-ഭുബനേഷ്വര്‍ രൂപതയിലായിരുന്നു. പിന്നീട് നാലഞ്ചു പതിറ്റാണ്ടുകള്‍ ആഗോളസഭയുടെ വിവിധ കാര്യാലയങ്ങളില്‍ ജേക്കബച്ചന്റെ ചിന്താധാരകള്‍ തരംഗങ്ങളുണര്‍ത്തിയത്. പണിക്കാര്‍ ഉപേക്ഷിച്ച കല്ല് സഭയുടെ മൂലക്കല്ലായി മാറിക്കൊണ്ടിരുന്നത് ദൈവവചന ശക്തിയുടെ പ്രകട സാക്ഷ്യമായിട്ടായിരുന്നു. ഞാനാ ഗുരുമുഖത്തില്‍ നിന്നു പഠിച്ച ദൈവശാസ്ത്രത്തില്‍ ജീവനുണ്ടായിരുന്നു. ഞാനറിഞ്ഞ ആ തത്വശാസ്ത്ര വീക്ഷണങ്ങളില്‍ ആത്മാവുണ്ടായിരുന്നു. അച്ചന്റെ മതദര്‍ശനങ്ങളില്‍ വിശ്വമാന വികതയുടെ കറയില്ലാത്ത തേനരുവികളുണ്ടായിരുന്നു. മതൈക്യത്തിന്റെ ആണിക്കല്ലുകളുണ്ടായിരുന്നു. റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം അറിയപ്പെടുന്ന സുവിശേഷപണ്ഡിതനാക്കി അച്ചനെ ഉയര്‍ത്തി. രൂപതാ മെത്രാന്‍ സെക്രട്ടറി, മൈസൂര്‍ സര്‍വകലാശാല ക്രിസ്തീയ പഠനവേദിയുടെ കാര്യദര്‍ശി, സി.ബി.സി.ഐ. ക്രിസ്തീയ ജീവിത കാര്യാലയത്തിന്റേയും, ബൈബിള്‍ പഠനവേദിയുടേയും കാര്യദര്‍ശി, പത്തു വര്‍ഷത്തില്‍ കൂടുതല്‍ എന്‍.ബി.സി. എല്‍.സിയുടെ ഡയറക്ടര്‍, സെ. ജോണ്‍സ് മെഡിക്കല്‍ കോളേജ് അസി. ഡയറക്ടര്‍, ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്റെ (FABC) വിവിധ കാര്യാലയങ്ങളുടെ സെക്രട്ടറി എന്നീ സേവന രംഗങ്ങളില്‍ ജേക്കബച്ചന്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അച്ചന്‍ നടത്തിയ പ്രഭാഷണങ്ങളും, ഗവേഷണ പ്രബന്ധങ്ങളും സുവിശേഷ പണ്ഡിതര്‍ക്കും, ദൈവശാസ്ത്രജ്ഞര്‍ക്കും വിപ്ലവാത്മകമായ കഴ്ചപ്പാടുകള്‍ നല്‍കിയതിന് സാക്ഷിയാകാന്‍ എനിക്കും ദൈവം അനുഗ്രഹമേകിയിട്ടുണ്ട്. സഭയിലെ അതീവ രഹസ്യ സ്വഭാവമുള്ള ഒത്തിരി കമ്മീഷനുകളില്‍ ജേക്കബച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭാരാഷ്ട്രീയത്തിലെ പുഴുക്കുത്തുകള്‍ റോമിലേക്കു നല്കിയ ഒരു കുറിപ്പില്‍, 'ജേക്കബച്ചനിലെ, ഭാരത സംസ്‌കാര സ്‌നേഹം ഒരു കോട്ടമായി ചിത്രീകരിക്കപ്പെടാതിരുന്നെങ്കില്‍,' എന്‍.ബി. സി.എല്‍.സിയിലെ ഒരു പൂമരത്തിന്റെ കീഴെ നിന്നുകൊണ്ട് പ്രായമേറെയുണ്ടായിരുന്ന ഒരു രൂപതാധ്യക്ഷന്‍ എന്നോടു പറഞ്ഞു, 'ഒരുപക്ഷേ, വ്യത്യസ്തമായൊരു ചരിത്രം ഭാരതത്തിലെ ഒരു രൂപതയ്ക്കുണ്ടാകുമായിരുന്നു.' തന്റെ മഹത്വം വിളംബരം ചെയ്യുന്ന പ്രകൃതത്തിന്റെ അഭാവമായിരിക്കാം, അച്ചന്റെ വൈശിഷ്ട്യതകള്‍ സ്വന്തം നാട്ടിലെ വളരെ ചുരുക്കം പേര്‍ക്കേ അറിയാമായിരുന്നുള്ളൂ. മാനവികതയുടെ സവിശേഷതകള്‍ അതിന്റെ ഉന്നതശ്രേണിയില്‍ തന്നെ ജേക്കബച്ചനിലുണ്ടായിരുന്നു. ആരെയെങ്കിലും വഴക്കു പറഞ്ഞാല്‍, അതുകൊണ്ട് അവര്‍ കരയുന്നതു കണ്ടാല്‍, മുറിക്കകത്തേക്കു പോയി സ്വയം കരയുന്ന അച്ചനെ അനേകം പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. സെമിനാറുകളില്ലാത്ത അവസരങ്ങളില്‍ അത്താഴ ശേഷം എല്ലാവരുമൊത്തുകൂടി ചുമ്മാ ചിരിക്കുമായിരുന്നു. ഒരു കാരണവുമില്ലാതെ നിര്‍ത്താതെ ചിരിക്കുവാനും അതുവഴി മറ്റുള്ളവരെ ചിരിപ്പിക്കുവാനും എനിക്കുള്ള കഴിവിനെ തദവസരം എല്ലാവരും സരസമായി ഉപയോഗിക്കുമായിരുന്നു. ചിരിച്ച് ചിരിച്ച് വയറും പൊത്തിപ്പിടിച്ച് കണ്ണില്‍നിന്നും കണ്ണീരൊഴുക്കുന്ന ശിശു സഹജമായ മനസ്സുള്ള അച്ചന്റെ രൂപം മനസ്സില്‍നിന്നും മായിച്ചുകളയാനെളുപ്പമല്ല. ചില അപകടങ്ങളുടെ ഓര്‍മ്മയാല്‍ ഡ്രൈവിംഗും വെള്ളത്തിലിറങ്ങലും, പരിചയമില്ലാത്ത മരുന്നുകള്‍ കഴിക്കുന്നതും അച്ചനു മഹാ പേടിയായിരുന്നു. ആരോഗ്യത്തെപ്രതി അകാരണമായ ഭയാശങ്കകള്‍ പലപ്പോഴും നര്‍മ്മരസമുള്ള സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പക്ഷേ സെമിനാറിനു വരുന്നവരുടേയും, ഒപ്പം സേവനം ചെയ്യുന്നവരുടേയും ആരോഗ്യകാര്യങ്ങളില്‍ കരുതലായി ഈ വ്യക്തിത്വ പ്രത്യേകതകള്‍ പ്രതിഫലിക്കുന്നത് കണ്ടപ്പോഴാണ് ഇതു ദൈവത്തിന്റെ പദ്ധതിയായി തന്നെ എനിക്കു മനസ്സിലായത്. ആപത്ഘട്ടങ്ങള്‍ മനസാന്നിധ്യത്തോടെ നേരിടാന്‍ അച്ചനറിയാമായിരുന്നു. അപ്രതീക്ഷിതമായി സെമിനാറിനു ക്ലാസെടുക്കേണ്ടയാള്‍ വരാതിരുന്നാല്‍, ഭക്ഷണത്തിനു കുറവു വന്നാല്‍, അച്ചനുടനടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സെക്രട്ടറി ദുര്‍ഗ്ഗായും, ജെര്‍വിനച്ചനും ഞങ്ങളെല്ലാവരും ദ്രുതകര്‍മ്മസേനയായി ഒപ്പമുണ്ടെങ്കിലും, അച്ചന്റെ നേതൃത്വ തന്മയത്ത്വം എടുത്തു പറയേണ്ടതു തന്നെ. എന്റെ ജീവിതത്തിന് പുതിയൊരു മാനം നല്‍കുവാനായി ദൈവമെന്റെ മുന്‍പിലവതരിപ്പിച്ച ഒരു സ്‌നേഹതീരമായിരുന്നു ഫാ. ജേക്കബ്. ഞാനാ ഗുരുമുഖത്തില്‍ നിന്നു പഠിച്ച ദൈവശാസ്ത്രത്തില്‍ ജീവനുണ്ടായിരുന്നു. ഞാനറിഞ്ഞ ആ തത്വശാസ്ത്ര വീക്ഷണങ്ങളില്‍ ആത്മാവുണ്ടായിരുന്നു. അച്ചന്റെ മതദര്‍ശനങ്ങളില്‍ വിശ്വമാനവികതയുടെ കറയില്ലാത്ത തേനരുവികളുണ്ടായിരുന്നു. മതൈക്യത്തിന്റെ ആണിക്കല്ലുകളുണ്ടായിരുന്നു. അചഞ്ചലമായ വിശ്വാസത്തിന്റെ ധീരപോരാളിയായ തോമാശ്ലീഹായുടെ അനുഗ്രഹകിരണങ്ങളേറ്റു വാങ്ങിയ മലയാറ്റൂരിലെ മണ്ണില്‍ അതുല്യവും ഉദാത്തവുമായൊരു വിശ്വാസ ഇതിഹാസം രചിച്ച് 2021 നവംബര്‍ 28-ന് മനുഷ്യനേത്രങ്ങളില്‍നിന്നും മറഞ്ഞുപോയ ജേക്കബച്ചന്‍ മരിച്ചിട്ടില്ല. ആ മാധുര്യവും മന്ത്രണങ്ങളും പുനര്‍ജനിക്കും. വിശ്വമാനവികത ഉറകൂടുന്ന, മതൈക്യത്തിന്റെ ഊഷ്മളത പടര്‍ത്തുന്ന, ഉല്‍കൃഷ്ടസത്യങ്ങള്‍ തേടുന്ന ഉന്നത മനുഷ്യമനസ്സുകളിലൂടെ. (എറണാകുളം രൂപതയിലെ തവളപ്പാറയില്‍ ജനിച്ച്, രൂപതാ മതബോധനകേന്ദ്രത്തിലും, എന്‍.ബി.സി.എല്‍.സിയിലും ഏറെക്കാലം സേവനമേകിയ പ്രൊഫ. വര്‍ഗീസ്, ഇപ്പോള്‍ കര്‍ണാടക ഷിമോഗയില്‍, കുവെംപു സര്‍വകലാശാലയില്‍ പത്രപ്രവര്‍ത്തന വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.)
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അതുപോലെ തന്നെ പോഷകാഹാരക്കുറവും സ്ട്രെസ്സും ഉറക്കക്കുറവും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണമായി തീർന്നിട്ടുണ്ട് ആരോഗ്യ സംരക്ഷണത്തിന് അല്പസമയം നൽകേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ് ഇന്നത്തെ ജീവിതശൈലി എന്നത് വളരെയധികം തിരക്കുപിടിച്ച ഒന്നായി മാറിയിരിക്കുന്നു കുട്ടികളും മുതിർന്നവരാണെങ്കിലും കൂടുതൽ സമയം മൊബൈൽ ഫോൺ അതുപോലെ തന്നെ മറ്റു മാധ്യമങ്ങളുമായി ചെലവഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകുന്നില്ല എന്നതാണ് കൂടുതലും പറയാനുള്ളത്. ഇപ്പോഴും ഒട്ടുമിക്ക ആളുകളും കൂടുതലും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കുട്ടികൾക്കാണെങ്കിലും ഇത്തരം ഭക്ഷണപദാർത്ഥങ്ങളാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് ഇത്തരത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് ആവശ്യമായ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും അതുപോലെ തന്നെ ധാതുക്കളും ലഭിക്കാത്തതുമൂലം. ശരീര വേദനകൾ അടക്കമുള്ള പലതരത്തിലുള്ള അസുഖങ്ങൾ വർധിച്ചുവരുന്നു പണ്ടുകാലങ്ങളിൽ മുതിർന്നവരെയും മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരുന്നു ശരീരവേദനകൾ എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ മുതൽ എല്ലാവരെയും ഇത്തരം പ്രശ്നങ്ങൾ വളരെയധികം ആയി അലട്ടിക്കൊണ്ടിരിക്കുന്നു ഇത്തരം ശരീര വേദനകൾ ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ. നമുക്ക് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും എല്ലാത്തരത്തിലുള്ള വേദനകളും ഇല്ലാതാക്കി ആരോഗ്യം ഇരട്ടിയാക്കുന്നതിനും പ്രതിരോധശേഷി നൽകുന്നതിനും നമുക്ക് അടുക്കളയിൽ തന്നെ ഇതിനുള്ള ഒറ്റമൂലികൾ ലഭ്യമാണ് എന്നതാണ് മാത്രം പലപ്പോഴും ഇത്തരം കാര്യങ്ങൾ നമ്മൾ അറിയാതെ പോവുകയും ചെയ്യും ഇത്തരത്തിൽ ആരോഗ്യം ഇരട്ടിയാക്കുന്നതിനെ സഹായിക്കുന്നപ്രധാനപ്പെട്ട ഘടകങ്ങളാണ് വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. Share FacebookWhatsApp Prev Post ശരീരത്തിന് ഉണർവും ഉന്മേഷവും ആരോഗ്യവും നല്ല രീതിയിൽ ലഭ്യമാകുന്നതിന്.. | Benefits Of Drinking Turmeric Milk
ഉന്നതാധികാരസ്ഥാനത്തെത്തി അടുത്തൂണ്‍ പറ്റിയ ശേഷമാണ്‌ അദ്ദേഹം നാട്ടില്‍ കൊട്ടാര സദൃശമായൊരു വീട്‌ വച്ച്‌ പാര്‍പ്പ്‌ തുടങ്ങിയത്‌. പാര്‍പ്പ്‌ തുടങ്ങി അടുത്ത നാള്‍ മുതല്‍ വീട്ടില്‍ ഓരോരോ സംഗമങ്ങളും നടത്തി വന്നു. വീടിന്റെ പണി ചെയ്തവര്‍ക്കു വേണ്ടി, അയലത്തുകാര്‍ക്കു വേണ്ടി, നാട്ടിലെത്തിയ ശേഷം അദ്ദേഹം അംഗമായിട്ടുള്ള ക്ലബുകാര്‍ക്കു വേണ്ടി,പലയിടങ്ങളിലും അദ്ദേഹവുമൊരുമിച്ച്‌ ജോലി ചെയ്തവര്‍ക്കു വേണ്ടി……… സംഗമങ്ങളെല്ലാം ഓരോ ഉത്സവങ്ങളായിരുന്നു. മദ്യവും മാംസവും ചേര്‍ന്ന അന്നപാനങ്ങളും, സംഗീതവും നൃത്തവും ചേര്‍ന്ന ദൃശ്യ വിസ്മയങ്ങളുമായിട്ട്‌, ഒരു സംഗമം ബാല്യകാല സുഹൃത്തുക്കള്‍ക്കു വേണ്ടിയും നടത്തിയിരുന്നു. അങ്ങിനെ അയാളും അദ്ദേഹത്തിന്റെ അതിഥിയായെത്തി. അയാള്‍, തനിക്ക്‌ കിട്ടിയ പാര്രവുമായിട്ട്‌ ഭക്ഷണമിരിക്കുന്ന മേശക്കരുകിലെത്തി. ആട്‌, മാട്‌, കോഴി, താറാവ്‌, പന്നി, കേഴ, മാന്‍……. എല്ലാം വ്യത്യസ്തമായ നിറങ്ങളില്‍, മണങ്ങളില്‍…… വ്ൃതൃസ്തമായ കുപ്പികളില്‍, പേരുകളില്‍ പാനീയങ്ങളും… ഓരോ ഇനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും അയാളോട്‌ സ്വന്തം വയറ്‌ പറയുന്നു, ഇത്‌ നമുക്ക്‌ വേണ്ട, ദഹിക്കില്ല. മനസ്സ്‌ പറയുന്നു, ഇത്‌ നമുക്ക്‌ വേണ്ട മനം മറിച്ചിലുണ്ടാക്കും……. എല്ലാ ടേബിളുകളും പിന്നിട്ട്‌ കഴിഞ്ഞിട്ടും അയാള്‍ക്കൊന്നും എടുക്കാന്‍ തോന്നിയില്ല. അയാളുടെ നിശ്ചലത, നിര്‍വികാരത കണ്ട്‌ ആതിഥേയനായ അദ്ദേഹം വന്നു. -എന്തു പറ്റിയെന്റെ ബാല്യകാല സഖാവേ… ഇതൊന്നും എനിക്ക്‌ കഴിക്കാന്‍ കഴിയുന്നില്ല… ഇതൊന്നും കഴിച്ച്‌ ശീലമില്ല… ഇതിന്‌ മുമ്പൊരിക്കലും എനിക്കിതൊന്നും കഴിക്കാന്‍ കഴിഞ്ഞിട്ടില്ല… ഇല്ലായ്മ കൊണ്ടാണ്‌….. അദ്ദേഹത്തിന്‌ ചിരി വന്നു, പൊട്ടിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി കേട്ട്‌ എല്ലാവരും ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു തുടങ്ങി. -എന്റെ (്രിയ സുഹൃത്തുക്കളെ, ഇവന്‍ ഇതൊന്നും കഴിക്കാന്‍ പാടില്ലെന്ന്‌, ദഹിക്കില്ലന്ന്‌….. നിങ്ങള്‍ക്ക്‌ ഇവനെ അറിയില്ലേ…. നമ്മുടെയൊക്കെ ബാല്യ കാല സുഹൃത്ത്‌, സഹപാഠി, ക്ലാസിലെ ബുദ്ധിജീവി… സാറന്മാരുടെയൊക്ക കണ്ണിലുണ്ണി… നമ്മുടെ നാടിന്റെ കഥാകാരന്‍… ഞാനോ, എവിടേയും പിന്നില്‍ നിന്നവന്‍, ധിക്കാരി, തല്ലുകൊള്ളി, ആഭാസന്‍…………. സ്വ പാത്രങ്ങളിലേക്ക്‌ തല കുമ്പിട്ടിരുന്ന എല്ലാവര്‍ക്കും ഹരം കയറി, കഥകള്‍ നീട്ടിക്കൊണ്ടുപോകുവാന്‍ പ്രോത്സാഹിപ്പിച്ചു. ഞാനും, എന്റച്ഛന്‍ തന്ന ഓട്ടക്കാലണയും കൊണ്ടാണ്‌ ജീവിതം തുടങ്ങിയത്‌… എന്നിട്ടോ, ഞാന്‍ രുചിക്കാത്ത ഭോജനങ്ങളില്ല, അറിയാത്ത രസങ്ങളില്ല, കാണാത്ത നാടുകളില്ല, എത്തിപ്പെടാത്ത ഇടങ്ങളില്ല. എനിക്ക്‌ മുന്നില്‍ അധികാരികള്‍ ഓച്ചാനിച്ചു നിന്നിരുന്നു, വാല്യക്കാര്‍ എന്റെ ബൂട്ടു പോലും നക്കി വൃത്തിയാക്കിത്തരാന്‍, എന്റെ പാദം കഴുകിയ വെള്ളം തീര്‍ത്ഥമാണെന്ന്‌ പറഞ്ഞ്‌ വീടുകളില്‍ കൊണ്ടുപോയി സേവിക്കാന്‍ കാത്തു നിന്നിരുന്നു. എന്റെ മരണത്തെ സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖത്തോടെ ആചരിക്കും, ദേശീയമായിട്ട്‌ അവധി കൊടുത്ത്‌ ഖേദിക്കും…….. അദ്ദേഹത്തിന്റെ ര്രസംഗം നീണ്ടു പൊയ്ക്കൊണ്ടിരുന്നു. ആഹാരത്തിന്റെ പാത്രങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍, അയാള്‍ ഒരു മൂലയിലേക്ക്‌ മാറി നിന്ന്‌, ഓക്കാനിച്ച്‌ ഒരു കവിള്‍ ഛര്‍ദ്ദിച്ചു. വായില്‍ നിന്നും പുറത്തേക്ക്‌ തെറിച്ചു വീണത്‌ രണ്ടു ദ്യാര്‍ത്ഥങ്ങളുള്ള വാക്കുകളായിരുന്നു. വാക്കുകളുടെ പ്രശസ്തമായ അര്‍ത്ഥം സ്ത്രീപുരുഷ ലൈംഗീക അവയവങ്ങളുടെ പേരുകളായിരുന്നു. തിന്നു മടുത്തവര്‍ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തിയപ്പോള്‍, അയാളെ പുറത്താക്കി, പടിയടച്ച്‌ പിണ്ഡം വച്ചു.
ചൈതന്യ പ്രകാശ് എന്ന പേര് മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. ഒരുപക്ഷേ സിനിമാതാരങ്ങളെ പോലും കടത്തിവെട്ടുന്ന ആരാധകരാണ് ചൈതന്യക്ക് ഉള്ളത്. ടിക്ക് ടോക്കിലൂടെ മലയാളികളിലേക്ക് വന്നുചേർന്ന താരമാണ് ചൈതന്യ പ്രകാശ്. ടിക്ക് ടോക്കിലെ ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് താരത്തിന്‍റെ തുടക്കം. എന്നാൽ പിന്നീടങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും ചില പരമ്പരകളിലുമടക്കം ചൈതന്യ മുഖം കാണിച്ചു. ഇൻസ്റ്റഗ്രാമിൽ ഏകദേശം 10 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. സ്റ്റാർ മാജിക്കിലും താരമാണ് ചൈതന്യ. ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിച്ചതോടെ താരം ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറി. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന ചൈതന്യ പ്രകാശ് ഇപ്പോൾ കൂടുതലായി ചെയ്യുന്നത് റിക്രിയേറ്റിങ് വീഡിയോകളാണ്. അടുത്തിടെ ട്രെൻഡിങ് ആയി മാറിയ ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനത്തിലെ ചില രംഗങ്ങൾ A post shared by Chaithania Prakash (@chaithania_prakash_) ചൈതന്യ റിക്രിയേറ്റ് ചെയ്‍തിരുന്നു. സിമ്പിൾ വേഷത്തിലെത്തി, ദർശനയുടെ യഥാർത്ഥ വെർഷനെ അനുസ്‍മരിപ്പിക്കുന്ന പ്രകടനമാണ് ചൈതന്യ ആ വീഡിയോയിൽ കാഴ്ചവച്ചത്. സെമി മോഡേൺ ലുക്കിലാണ് ചൈതന്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ വൈറലായ വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ശ്രമം വളരെ നല്ലതാണെന്നും മനോഹരമായിരിക്കുന്നെന്നും നിരവധി പേർ കമന്‍റ് ചെയ്തു. യഥാർത്ഥ വെർഷനേക്കാൾ സൂപ്പറാണെന്ന് പോലും ആരാധകർ കമന്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് പുതിയ വീഡിയോയുമായി ചൈതന്യ വന്നത്. ഇത്തവണ എത്തിയത് ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കൊണ്ടാണ്. വളരെ വ്യത്യസ്തമാർന്ന രീതിയിൽ പൂർണ്ണമായും ദേവസേന എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടാണ് ഇത്തവണ ചൈതന്യ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: ദ്രൗപതി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി.സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന ഈ വേളയിൽ രാജ്യത്തിന്റെ പരമോന്നത പദത്തിലേക്ക് അരിക് വത്ക്കരിക്കപ്പെട്ടവരിൽ നിന്ന് ഒരു വനിത എത്തുന്നു എന്ന ചരിത്രം. രാജ്യത്തെ ആദ്യ ​ഗോത്രവർ​ഗ വനിത രാഷ്ട്രതി എന്ന ചരിത്രനിയോ​ഗം. 1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴില്‍ ഗ്രാമത്തലവന്മാരായിരുന്നു.രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂള്‍ അധ്യാപകനായാണ് മുര്‍മു തുടങ്ങിയത്. റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്രൗപതി മുർമുവിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി ദ്രൗപതി മുർമുവിന്റെ ദില്ലിയിലെ വീട്ടില്‍ നേരിട്ടെത്തി അവരെ അഭിനന്ദിച്ചു. ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും എം‌എൽ‌എമാർക്കും കക്ഷി രാഷ്ട്രീയത്തിനപ്പുറം നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ദ്രൗപതി മുർമുവിന്റെ റെക്കോർഡ് വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭസൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അ‍ര്‍പ്പിച്ചു. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു.
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ഈ കൊച്ചുഗ്രാമം തൊടുപുഴ കട്ടപ്പന റോഡിലാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സന്ക്ച്ചറിയുമ് ഇടുക്കി തടാകവും നല്ല മനുഷ്യരുമുള്ള(ഞാന്‍ ഒഴിച്ച്) സുന്ദരഗ്രാമം Posted by sojan p r at 9:31 AM 22 comments Labels: ente gramam, Painavu, Strangers painavu, പൈനാവ് പാല്‍ക്കുളമേട് ആഷാഡത്തിലെ കുതിര്‍ന്ന പകലുകളില്‍ ഇടുക്കിയിലൂടെ യാത്രചെയ്യുന്നവര്‍ക്ക്‌ ഹൃദ്യമായ കാഴ്ചയാണ്‌ പാല്‍കുളമെട് വെള്ളച്ചാട്ടങ്ങള്‍.കോടമഞ്ഞിന്റെ മൂടുപടംമാറുമ്പോള്‍ ഇടുക്കിജില്ല ആസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും ഈ ഇരട്ട വെള്ളചാട്ടങ്ങളെ കാണാന്‍കഴിയും .അത്രമാത്രം ഉയരത്തിലും ജലസമൃഥവുമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.വര്‍ഷത്തിന്റെ പ്രതാപം ശിശിരത്തോടെ നേര്‍ത്തു ഗ്രീഷ്മത്തില്‍ ഒരുചെറിയ ധാരയായിമാറുന്നു.2500 അടിയിലധികം ഉയര്‍ന്നുനില്‍ക്കുന്ന പാല്‍കുളമെട് മലയുടെ ഹൃദയത്തില്‍നിന്നും കാല്ച്ചുവട്ടിലേക്ക് പതിക്കുന്ന ജലധാരയുടെ പ്രായോജകര്‍ പാല്‍കുളമേട്മലയിലെ പുല്‍മേടുകളും അവയ്ക്ക് താഴെയുള്ള നിത്യഹരിതവനങ്ങളുമാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സാന്കുചേറിയില്‍് പെടുന്നതാണ് ഈ മലയും വെള്ളച്ചട്ടവുമെല്ലാം. ഇടുക്കിജില്ല ആസ്ഥാനമായ പൈനാവില്‍(എന്റെ ഗ്രാമം)നിന്നും 17കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.ഇടുക്കി-അടിമാലി റോഡില്‍ തടിയന്‍്പാട്(ഇടുക്കിയില്‍ നിന്നും 5 കിലോമീറ്റര്‍)നിന്നാണ് തിരിഞ്ഞുപോകേണ്ടത്.യാത്രയിലുടനീളം ഈ വെള്ളച്ചാട്ടങ്ങള്‍ കാണാം എന്നതും രസകരമായ കാര്യമാണ്.വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍വരെ ജീപ്പ് ചെല്ലും.കുത്ത് കയറ്റങ്ങള്‍ നിറഞ്ഞ, ടാറിംഗ് ഇല്ലാത്ത ഈ വഴിക്ക് ഫോര്‍വീല്‍ഡ്രൈവ് ജീപ്പാണ് നല്ലത്(ഇപ്പോള്‍ വഴി ടാര്‍ ചെയ്തു എന്നാണ് കേട്ടത്).ജലപാതത്തിന്റെ ചുവട്ടില്‍ നിന്നും മുകളിലെത്താന്‍ മൂന്നുകിലോമീറ്ററിലധികം കഠിനമായി മലകയറണം. മഴ തോര്‍ന്നുനില്‍ക്കുന്ന ചിങ്ങത്തിലെ തെളിഞ്ഞപകല്‍,ജോസ്ചേട്ടന്‍ വിത്ത് ജീപ്പ്,ക്യാമറയുമായി ജോമോന്‍ഐറിസ്,ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവധി.. പാല്‍കുളമെട് യാത്ര പെട്ടന്ന് പ്ലാന്‍ ചെയ്യുകയായിരുന്നു.ദൂരം വളരെ കുറവാണെങ്കിലും പൈനാവില്‍നിന്നും പുറപെട്ടു രണ്ടു മണിക്കൂറിനുശേഷമാണു വെള്ളച്ചാട്ടത്തിന്റെ താഴ്വരയില്ലുള്ള കൊക്കരകുളം ഗ്രാമത്തിലെത്തിയത്.പരിചയക്കാര്ക്കും നല്ലകാഴ്ചകള്‍ക്കും വേണ്ടി പലപ്പോഴും വണ്ടി നിര്‍ത്തേണ്ടി വന്നു.തടിയന്‍്പാട് നിന്നും മുളകുവള്ളി-മണിയാറന്‍്കുടി വഴിയാണ് ഇവിടെ എത്തേണ്ടത്.വാഴയും കപ്പയും കൊക്കോയും കുരുമുളകുമൊക്കെ വിളയുന്ന മലയോര കാര്‍ഷികഗ്രാമങ്ങള്‍.കൊക്കരകുളം എത്തുമ്പോള്‍തന്നെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാം.ഹുന്കാരം മുഴക്കി താഴെയുള്ള പാറകളില്‍ വീണുടയുന്ന ജലപാതം കൊച്ചു പുഴയായി ഒഴുകുന്നു.ജനസാന്ദ്രത നന്നേ കുറഞ്ഞ ഗ്രാമം.തദ്ദേശീയരായ ആദിവാസി വിഭാഗക്കാരും കുടിയേറ്റകര്‍ഷകരുമാണ് താമസക്കാര്‍.കറന്റ്,റോഡ്,ഫോണൊക്കെ വന്നിട്ടും ഇടുക്കിയിലെ പല ഗ്രാമങ്ങളിലെയും പോലെ ഇവിടെയും വൈകുന്നേരമായാല്‍ ആണുങ്ങള്‍ എല്ലാം "സിറ്റിക്ക് പോകുക" എന്ന പതിവ് തുടരുന്നു. പകലന്തിയോളം ഏലത്തിനും,കാപ്പിക്കുമൊക്കെ പണിയെടുത്തു വൈകിട്ട് കുളിച്ചുകുട്ടപ്പനായി അരികുകളും വള്ളികളും കല്ലില്‍ തേച്ചുരച്ച പാരഗണ്‍് ചെരിപ്പും,വെളുത്തമുണ്ടും തേച്ച ഷര്ട്ടുമിട്ടു കവലയിലെ ചായക്കടയിലോ മുടിവെട്ടുകടയിലൊ നാട്ടുവിശേഷങ്ങള്‍പറഞ്ഞിരുന്നു,അന്തിക്ക് ചെരുതോരെണ്ണം അടിച്ചിട്ട് മെഴുതിരി അല്ലെങ്കില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ വീട്ടിലേക്കു കയറിചെല്ലുക...ചിലപ്പോള്‍ കയ്യില്‍ പൊതിഞ്ഞനിലയില്‍ പരിപ്പുവടയോ ബോണ്ടയോ മറ്റോ കണ്ടേക്കാം..ഈ പതിവിനെയാണ് ഞങ്ങള്‍ ശരാശരി ഇടുക്കിക്കാര്‍ "സിറ്റിക്ക് പോക്ക് " എന്ന ഏര്‍പ്പാട് കൊണ്ട് അര്‍ഥമാക്കുന്നത്.അതിന്റെ സുഖം അതൊന്നുവേറെ. ആദിവാസി വിഭാഗക്കാരുടെ പല ആചാരങ്ങളും ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്‌."കൊക്കര" എന്നത് ഒരു തരം ആദിവാസി വാദ്യമാണ്.സുഷിരങ്ങളുള്ള കമ്പിയില്‍ കമ്പി ഉരച്ചു സംഗീതംജനിപ്പിക്കുന്ന ഈ വാദ്യം ഇന്നും ഇവിടുത്തെ അമ്പലത്തിലെ ഉത്സവത്തിന് വായിക്കാറുണ്ട്.സ്ഥലത്തിന്റെപേരും അതില്‍നിന്നും വന്നതാണെന്നാണ് മനസില്ലാക്കാന്‍ കഴിഞ്ഞത്. ജീപ്പ് നിര്‍ത്തി,ഊട് വെച്ചു.കുടിക്കാനും കൊറിക്കാനുമുള്ള വകകളുമായി ഇനി മലകയറണം.മുകളിലേക്ക് വ്യക്തമായ ഒരു വഴിയില്ല.പല പറമ്പുകളിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയും വേണംകയറി്പോകാന്.നാട്ടുകാരനായ രാജപ്പന്‍ചേട്ടന്‍ കഥകള്‍ പറഞ്ഞു വഴിതെളിച്ചു മുന്നേഉള്ളത് നന്നായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളച്ചാട്ടത്തില്‍ ഒരു കുട്ടികൊമ്പന്‍ പെട്ട് താഴെവന്ന കഥ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടികേട്ടു .പറമ്പുകള്‍ക്ക് അതിര്തീര്‍ക്കുന്ന കയ്യാലകള്‍ കടന്നാല്‍ പിന്നെ വനമാണ്.നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെരുവപുല്ലുകള്‍.അതിനപ്പുറം നിത്യഹരിത വനങ്ങള്‍...വീണ്ടും പുല്‍മേടുകള്‍ പിന്നെ ആകാശം..നേരെ മുകളിലേക്ക് നോക്കിയാല്‍ ഇങ്ങനെയാണ് കാണാന്‍ കഴിയുക.ഇടയ്ക്കിടെ വലിയ കൊക്കകളും.നല്ല തണുപ്പുന്ടെന്കിലും വിയര്‍ത്തോലിക്കുന്നതിനാല്‍ കാറ്റടിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.പുല്‍മേടുകളില്‍ പലയിടത്തും അനപിണ്ടം കിടപ്പുണ്ട്.ആനകൂട്ടം ഇടയ്ക്കിടെ കൃഷി നശിപ്പിക്കുന്നത് പതിവാണ്.മ്ലാവ്,കേഴ,കാട്ടുപന്നി,ഉടുമ്പ്,കൂരന്‍,പെരുമ്പാമ്പ് തുടങ്ങിയുള്ള ജീവികള്‍ ഇവിടെ ധാരാളം കണ്ടുവരുന്നു.വഴിക്ക് ഒരു മ്ലാവിനെ കാണാന്‍ പറ്റിയിരുന്നു.വേട്ടക്കാരുടെ സുരക്ഷിത താവളമാണ് ഈ പ്രദേശങ്ങള്‍ എന്നതൊരു ദുഃഖസത്യമാണ്.ഇവിടെ എന്ത് സംഭവിച്ചാലും പുറംലോകം അറിയില്ല.അധികമാരും മലകയറി വരാനുമില്ല. പല്ക്കുളമേടിനു മുകളില്‍ നേവിയുടെ പരിശീലനക്യാമ്പ് ഉള്ളതായി കേട്ടിട്ടുണ്ട്.ചില വര്‍ഷങ്ങളില്‍ നേവിബോയ്സ് ട്രെക്കിന്ഗ് കാമ്പുകള്ക്കുവരാറുള്ളത് നാട്ടുകാര്‍ ആവേശത്തോടെ ഓര്‍ക്കുന്നു.ഒരിക്കല്‍ മുകളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയിട്ടുല്ലതായും കേട്ടിട്ടുന്ടെന്കിലും വിശ്വാസയോഗ്യമായി തോന്നിയിട്ടില്ല. കയറ്റവും ക്ഷീണവുംമൂലം പലരും നിയാണ്ടര്‍താള്‍ മോഡലില്‍ കയ്യും കാലും ഉപയോഗിച്ച് കുനിഞ്ഞുകുനിഞ്ഞാണ് കയറിവരുന്നത്.മുഖത്തും കയ്യിലും പുല്ലുകൊണ്ട് മുറിഞ്ഞപാടില്‍ വിയര്‍പ്പിന്റെ ഉപ്പു വീഴുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന്റെ സുഖം.താഴ്വാരങ്ങള്‍ മേഘങ്ങല്‍ക്കടിയില്‍ ഒളിച്ചു കളിക്കുന്നു. കിതപ്പും,ക്ഷീണവും കാരണം ഇടയ്ക്കു ഒരുപാറയില്‍ അല്പം വിശ്രമിക്കാന്‍ കിടന്നപ്പോളാണ് താഴെനിന്നും ഒരുചെറിയ കൂവല്‍..ശബ്ദത്തിനു പിന്നാലെ മലകയറിവരുന്ന ആളെയും കണ്ടു .പതിനഞ്ചു വയസുവരുന്ന പയ്യന്‍,കൈലി മുണ്ടും ഷര്‍ട്ടും.കയ്യില്‍ ഒരു പൊതി,തലയില്‍ ബ്രൈറ്റുലൈറ്റിന്ടെ ഹെഡ് ലൈറ്റ്‌.സംസാരിച്ചപ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത.മലമുകളില്‍ പശുവിനെതേടി വന്നതാണ്‌.ഇവിടെ മലകയട്ടിവിടുന്ന കന്നുകാലികളെ പ്രസവിക്കാറാകുമ്പോള്‍് മാത്രമാണ് വീട്ടില്‍ കൊണ്ടുവരുന്നത്‌.പ്രസവം കഴിഞ്ഞാല്‍ കന്നിനെ കെട്ടിയിടും.കന്നു വലുതാകുന്നത് വരെ പശു മേഞ്ഞിട്ടു എന്നും വൈകിട്ട് തിരിച്ചു വരുമല്ലോ.പുല്ലുചെത്തേണ്ട,പിണ്ണക്കു വേണ്ട,കാടികൊടുക്കേണ്ട...പശുവിനും ഉടമസ്ഥനും ഒരുപോലെ സന്തോഷം.ആകെയുള്ള മിനക്കേട് ഇടക്കുള്ള ഈ അന്വേഷിച്ചുപോക്കാണ് .ചിലപ്പോള്‍ മലയില്‍ അലഞ്ഞുനടന്നു പശുവുമായി തിരിച്ചെത്തുമ്പോള്‍ ഇരുട്ടുവീഴാം.അതിനാണ് ടോര്‍ച്ചും പഥേയവും.പുല്മേടുകള്ക്കപ്പുറം ചോലവനങ്ങളിലേക്ക് അവന്റെ നിഴല്‍ നീണ്ടു. മലയുടെ മടക്കുകളില്‍ നിറയെ ചോലവനങ്ങളാണ്,ചുറ്റും പുല്‍മേടുകളും.മറ്റു പലയിടങ്ങളിലും കാണാന്‍കഴിയാത്ത,പേരറിയാത്ത പലസസ്യജലങ്ങളും ചോലകളില്‍ കാണാന്‍കഴിയും.പുലിമരങ്ങള്‍ നിറഞ്ഞ ചോലയുടെ ഉള്ളില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ മത്തിപുളി ,ഇടമ്പിരി വലമ്പിരി,അണലിവേഗം തുടങ്ങിയവ കണ്ടെങ്കിലും ആനചോറിയണങ്ങള്‍ അകത്തേക്കുള്ള വഴിമുടക്കി. മുകളിലെത്തിയപ്പോളുള്ള കാഴ്ച വര്‍ണനതീതമാണ്.ഇടുക്കിയുടെ ആകാശ ദര്ശനം.കണ്ണെത്തുന്നിടതെല്ലം പരിചയമുള്ളതും അല്ലാത്തതുമായ നിരവധി മലകള്‍,മഞ്ഞിന്റെ മൂടല്‍മാറുമ്പോള്‍ കുറവന്‍,കുറത്തി മലകള്‍,കല്യാണതണ്ട് മലനിരകള്‍,അവയെ ചുറ്റിപിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ ദ്രിശ്യങ്ങള്‍ വാന്ഗൊഗിന്റ്റെ ക്യാന്‍വാസിലെ പോലെ തെളിഞ്ഞു വരുന്നു.നിമിഷനേരം കൊണ്ട് ക്ഷീണംപമ്പകടക്കും.ഒരുഭാഗത്ത്‌ നോക്കിയാല്‍ മേഘങ്ങള്‍ക്ക് മേലെ തലയുയര്‍ത്തി പിടിച്ചിരിക്കുന്ന ആനമുടി കാണാം. വെള്ളം മുഴുവന്‍ തടുത്തു സൂക്ഷിക്കുന്ന ഈ ചോലയുടെ ഉദരത്തില്‍ നിന്നുംവരുന്ന അരുവികള്‍ ഒന്നുചേര്‍ന്ന് തീര്‍ത്തും ചെറുതെങ്കിലും വളരെ സുന്ദരമായ ഒരു തടാകം. അതില്‍നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ്‌ പാറകെട്ടുകള്‍്ക്കു വെള്ളികൊലുസുചാര്‍ത്തുന്നത് .വെള്ളത്തിന്‌ നല്ല തണുപ്പുണ്ട്.മുഖംകഴുകി പാറപ്പുറത്ത് കിടന്നു.കളകളുടെയും പുല്ലുകളുടെയും ഇടയിലൂടെ അരുവി ഒഴുകുംപോഴുള്ള "കളകള" സംഗീതംകേട്ട്,ആഴികൂട്ടി അന്നവിടെ തങ്ങണമെന്നുണ്ടയിരുന്നെങ്കിലും അത് മറ്റൊരിക്കലേക്ക് മാറ്റി.വീണ്ടും വരാന്‍ എന്തെങ്കിലും വേണമല്ലോ. വീട്ടില്‍ എത്തി അത്താഴം കഴിഞ്ഞു മുറ്റത്തിറങ്ങി പാല്ക്കുളമെട്ടിലേക്ക് കണ്ണെത്തിച്ചു നോക്കി.. .....ഒറ്റക്ക് ഒരു ടോര്‍ച്ച് വെളിച്ചം അവിടെ അലയുന്നുണ്ടോ ...? ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍ ഉയരം : 2500 അടിക്കു മുകളില്‍ . യാത്ര : ജീപ്പ് അനുയോജ്യം ,4 കിലോമീറ്റര്‍ മലകയറ്റം അനുയോജ്യ സമയങ്ങള്‍ : -ഓഗസ്റ്റ്‌ -സെപ്റ്റംബര്‍ കാഴ്ച : പല്ക്കുലമേട്‌ മലകള്‍ ,വെള്ളച്ചാട്ടങ്ങള്‍,ഇടുക്കി സാന്ചാരി തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി Palkkulamdeu photos കടപ്പാട് ജോമോന്‍ ഐറിസ്.ഐറിസ് സ്റ്റുഡിയോ പൈനാവ് Posted by sojan p r at 8:08 AM 10 comments Thursday, April 9, 2009 കൊളുക്കുമല നീണ്ട നാളത്തെ ആഗ്രഹമാണ് കൊളുക്കുമലയിലെക്കൊരു യാത്ര.മൂന്നാറിന്റെ സുന്ദരമായ ഉള്‍പ്രദേശങ്ങളില്‍ വന്നു പോകുമ്പോളൊക്കെ ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമല എന്നും ഒരു പ്രതീക്ഷയും ആവേശവുമായിരുന്നു.ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്‍ മാത്രം കയറാന്‍ പറ്റുന്ന ദുര്‍ഘടമായ വഴി..മുകളിലെ കാലാവസ്ഥ ഇവയൊക്കെയാണ് കൊളുക്ക് മലയിലേക്കുള്ള പ്രധാന മാര്‍ഗതടസ്സങ്ങള്‍. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്.അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ്‌ വഴി. ഒരു ജീപ്പിനു കഷ്ടി കടന്നു പോകാവുന്ന കുത്ത് കയറ്റം.സൂര്യനെല്ലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടും.അവസരം പോലെ ആയിരം രൂപ മുതല്‍ മുകളിലേക്ക് വരെ ചാര്‍ജ് വാങ്ങാറുണ്ട്. പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍ പിന്‍ വളവുകളും നിറഞ്ഞ മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന്‍ എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്‍റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.ഉയരം കൊണ്ട് ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.തിപടിമല മീശപുലിമല തുടങ്ങി രണ്ടായിരം മീടറിലധികം ഉയരമുള്ള പലപര്‍വതങ്ങളിലായി കിടക്കുന്ന ഈ തോട്ടത്തിന്റെ അതിരുകള്‍ ആറായിരത്തി അഞ്ഞൂറ് മുതല്‍ എണ്ണായിരം അടി ഉയരംവരെയാണ്.കേരളത്തിലും തമിഴ്നട്ടിലുംയാണ് തോട്ടത്തിന്റെ കിടപ്പ്. ഇടുക്കിയില്‍ നിന്നും യാത്രതിരിച്ചത് കാലത്ത് എട്ടുമണിയോടെയാണ്.രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍.ബൈക്കില്‍ കൊളുക്കുമലയാത്ര നടത്തരുത് എന്നാണ് പലയിടത്തുനിന്നും കിട്ടിയ ഉപദേശം.ബൈക്കിന്റെ ത്രില്ലും സാമ്പത്തികലാഭവും(തെറ്റാണെന്ന് പിന്നീട് മനസിലായി)..ബൈക്കില്‍ തന്നെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മുന്നാര്‍ ദേവികുളം വഴി സൂര്യനെല്ലിയിലെത്താന്‍ രണ്ടര മണിക്കൂര്‍ .സൂര്യനെല്ലിയില്‍ നിന്നും ഹരിസന്‍സ് എസ്റ്റേറ്റിലൂടെ അപ്പര്‍ സൂര്യനെല്ലിയിലെത്താന്‍ വീണ്ടും അരമണകൂരിലധികം വേണം.തെളിഞ്ഞ നീലാകാശത്തിനു താഴെ പരന്നു കിടക്കുന്ന തേയിലതോട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന അവയിക്കിടയിലെ നൂറുകണക്കിന് വഴികളും.നല്ല വെയിലും അരിച്ചിറങ്ങുന്ന ഇളംതണുത്ത കാറ്റ് .ഇടക്കിടക്കു കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചകൊളുന്തിന്റെ മണവും.ഏതു മനസികാവസ്തയിലുള്ളവരും സ്വയം മറക്കുന്ന പ്രകൃതിയുടെനേര്‍ കാഴ്ചകള്‍. സൂര്യനെല്ലിയെത്തുന്നത്തോടെ ടാര്‍ റോഡുകള്‍ അപ്രത്യക്ഷമാകുകയാണ്.തല ഉയര്‍ത്തി നോക്കിയാല്‍ അകലെ മേഘങ്ങളോടു സല്ലപിക്കുന്ന കൊളുക്കുമലയും മീശപുലിമലയുമൊക്കെ കാണാം. സോളിന്ഗ് നടന്ന വഴിയിലെ ഉരുളന്‍കല്ലുകള്‍ മുകളിലുടെ ബൈക്ക് തെന്നി നീങ്ങി.ഇനിയുള്ള വഴി ബൈക്ക് യാത്ര സഹസികമാണ്.മിക്കവാറും കയടറ്റ്ങ്ങളില് ഒരാള്‍ ഇറങ്ങി നടക്കേണ്ടി വരും.ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലുടെ ബാലന്‍സ് ചെയ്തു കൈകള്‍നന്നായി വേദനിച്ചു തുടങ്ങി.അപ്പര്‍ സൂര്യനെല്ലിയില്‍ നിന്നും മുകളിലേക്ക് പോകുന്ന വണ്ടികള്‍ക്ക് ഒരുചെറിയ ഫീസ് ഈടാക്കുന്നുണ്ട്.തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നും വരുന്ന തേയിലയുടെ മണം ചായകുടിക്കുന്നതിനെക്കാള്‍ ഏറെ സുഖമുള്ളതാണ്‌.ഫാക്ടറിക്ക് ശേഷം റോഡിന്റെ സ്ഥിതി പരിതാപകരമാണ് .പാറകളും കുഴികളും നിറഞ്ഞ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുള്ള വഴി.രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വീണെങ്കിലും കാല്‍മുട്ടിലെയും ബൈക്കിന്റെയും കുറച്ചു പെയിന്റ് പോയതല്ലാതെ മറ്റുകേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും.ഒരുഭാഗത്ത്‌ പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം.മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനിജില്ല.വളരെ ശക്തിയേറിയ തണുത്ത കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. "now you are at 7130feet above msl."എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതി‌ല്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം.1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്.കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്.ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്..പക്ഷെ താഴ്വാരങ്ങളില്‍ മഞ്ഞുമൂടിയതു മൂലം ഉയര്‍ന്ന മലകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ ടോപ്പ്സ്റ്റേഷന്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ കഴിയും.എസ്റ്റേറ്റ്‌ വാച്ചര്‍ വേലുസ്വമിയാണ് കാട്ടിത്തന്നത്. "ഇന്കയിരുന്നു അന്കെ പോകമുടിയുമാ.." അറിയാവുന്ന തമിഴില്‍ മനേഷ് ചോദിച്ചു. "റൊമ്പ കഷ്ടം സര്‍..ആനാ ഒരു നാളെയിലെ പോയി വരമുടിയും.."വേലുസ്വാമി പറഞ്ഞത് എനിക്ക് വിശ്വസിക്കാന് ബുദ്ധിമുട്ട് തോന്നി.മൂന്നാറില്‍ നിന്നും കൊടൈക്കനാല്‍വരെ ട്രെക്കിന്ഗ് തന്നെ മൂന്നു ദിവസം വേണം അപ്പോള്‍ പിന്നെ... ഫാക്ടറിക്ക് ചുറ്റുമായി പത്തു പന്ത്രണ്ടു ലയങ്ങള്‍ ഉണ്ട് .തൊഴിലാളികള്‍ക്ക്‌ താമസിക്കാനുള്ള ഇവയുടെ അവസ്ഥ ദയനീയമാണ്. "കുളിര് സീസനിലെല്ലാം രേംബ കഷ്ടം സര്‍ " .. തലയിലെ ഷാള്‍ ഒന്ന് കൂടി ചുറ്റി കായ്കള്‍ കൂട്ടികെട്ടി വീലുസ്വമി കഥതുടങ്ങി.തലയിലെ കെട്ടിനിടയില്‍ നിന്നും എന്തോ ഒന്നെടുത്തു ബീഡിയില്‍ ചുരുട്ടി ആഞ്ഞു വലിച്ചു.ഒരു ജന്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും ചുളിവ് വീഴ്ത്തി കരിവാളിച്ചമുഖം..ദൂരെ എവിടെയോ എന്തിലോ ഉടക്കിനില്‍ക്കുന്ന കണ്ണുകള്‍. മുന്‍പ് ഇവിടെ അറുപതിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ എന്നും മനസിലായത് വേലുസ്വമിയുടെ കഥകളില്‍ നിന്നാണ്.നൂറു രൂപ കൂലിക്ക് ഈ മലമടക്കില്‍ പണിയെടുക്കുന്നവര്‍ മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ്.ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ തമിള്‍നാട്ടിലാണ്.മാസത്തില്‍ ഒരിക്കല്‍ ആണുങ്ങള്‍ കൂടി പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വരുന്നു.8 കിലോമീറെറോളം തലച്ചുമടയാണ് സാധനങ്ങള്‍ എത്തിക്കുക.രണ്ടു രൂപയ്ക്കു അരിയും നൂറു രൂപ കൂലിയും കിട്ടുന്ന തമിഴ്നാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ പിന്‍വാങ്ങി പോയതില്‍ അല്‍ഭുതമില്ല.മലയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന കുരിശിനെ പറ്റിയും കേട്ടപ്പോള്‍ കെട്ടുകഥയാണെന്ന് തോന്നി.പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശ് പണ്ടെന്നോ ഒരു സായിപ്പു മലയുടെ ഏറ്റവും മുകളില്‍ കയറി അവിടെ വെച്ചിട്ടുണ്ടത്രെ..കേള്‍ക്കാന്‍ നല്ല രസം തോന്നി ഫാക്ടറി ഉള്ളില്‍ കയറി കാണുന്നതിനു 75 രൂപയാണ് ഫീസ്.തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം.കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്‌.വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല.മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല.ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത.ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്‌.ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല.കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും ."worlds highest grown tea" എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല. വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു താഴേക്ക്‌ ബൈക്കുമായി സാന്ഡ് സ്കെടിങ്ങിനു തുടങ്ങുമ്പോള്‍ വെയില്‍ താണിരുന്നു.തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന്‍ തുടങ്ങുന്ന സുന്ദരമായ സന്ധ്യതുടങ്ങുകയാണ്.തണുപ്പ് കൂടിതുടങ്ങുന്നു.മലമുകളിലെ സയന്തനതിനു വിട..
വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോള്‍ ഉദ്ദാലകന്റെ മനസ്സ് പൂര്‍ണ്ണപ്രശാന്തതയില്‍ അചഞ്ചലമായി പരിലസിച്ചു. തന്റെ ആത്മപ്രകാശത്തിനു തടസ്സമായി നിന്ന അവിദ്യയെന്ന ഇരുട്ടിനെ അദ്ദേഹം നേരില്‍ക്കണ്ടു. എന്നിട്ടാ ഇരുട്ടിനെ ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് ഇല്ലാതാക്കിയിട്ട് ആ പ്രഭാപൂരത്തെ ഉള്ളില്‍ ആവാഹിച്ചു നിര്‍ത്തി. ആ വെളിച്ചം മങ്ങുമ്പോഴാണ് മഹര്‍ഷി സുഷുപ്തിയിലേയ്ക്കു വീണു പോവാന്‍ തുടങ്ങിയത്. എന്നാലാ മാന്ദ്യവും ഇല്ലാതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സുഷുപ്തിയുടെ ആലസ്യം ഇല്ലാതായതോടെ മഹര്‍ഷിയുടെ മനസ്സ് വൈവിധ്യമാര്‍ന്നതും ഉജ്വലപ്രഭ പരത്തുന്നതുമായ അനേകം രൂപങ്ങളെ വിക്ഷേപിക്കാന്‍ തുടങ്ങി. എന്നാലീ ദര്‍ശനങ്ങളെയും മുനി മറികടന്നു. അപ്പോഴേക്ക് അദ്ദേഹം ലഹരിയില്‍ മദിച്ചവനെപ്പോലെ വീണ്ടും മന്ദനായി പരിണമിച്ചു. എന്നാലാ തമസ്സും അദ്ദേഹം ക്ഷണത്തില്‍ അതിജീവിച്ചു. അതിനുശേഷം ഇതുവരെ പറഞ്ഞതില്‍ നിന്നുമെല്ലാം വ്യത്യസ്ഥമായ ഒരവസ്ഥയില്‍ മഹര്‍ഷിയുടെ മനസ്സ് വിശ്രമം കൊണ്ടു. അല്‍പ്പനേരം അങ്ങിനെ കഴിഞ്ഞപ്പോഴേയ്ക്ക് അസ്തിത്വത്തിന്റെ സമഷ്ടി ദര്‍ശനത്തിലേയ്ക്ക് ആ മനസ്സുണര്‍ന്നുന്മുഖമായി. പിന്നീട് ക്ഷണത്തിലദ്ദേഹത്തില്‍ ശുദ്ധാവബോധമങ്കുരിച്ചു. ഇതുവരെ മറ്റ്‌ വസ്തുക്കളുമായി ബന്ധപ്പെട്ടിരുന്ന അവബോധമിപ്പോള്‍ സര്‍വ്വമാലിന്യങ്ങളും കളഞ്ഞു സ്വതന്ത്രവും നിര്‍മ്മലവുമായിരിക്കുന്നു. മണ്‍കുടത്തിലെ കളിമണ്ണു കലങ്ങിയ ജലം മുഴുവന്‍ ബാഷ്പീകരിച്ച് കുടം വരണ്ടുണങ്ങുമ്പോള്‍ ആ ചെളിയും കുടത്തിന്റെ അവിഭാജ്യഘടകമായി മാറുമല്ലോ. അലകള്‍ കടലില്‍ അലിഞ്ഞുചേര്‍ന്ന്‍ ഒന്നാകുന്നതുപോലെ ബോധം വസ്തുപരിമിതികള്‍ വെടിഞ്ഞ് പരമനൈര്‍മ്മല്യം പ്രാപിക്കുന്നു. ഉദ്ദാലകന്‍ പ്രബുദ്ധനായി. ബ്രഹ്മാദി ദേവതകള്‍ അനുഭവിക്കുന്ന ആനന്ദം ഉദ്ദാലകനില്‍ വേദ്യമായി. അനിര്‍വ്വചനീയമായ ആനന്ദമാണത്. ആനന്ദസാഗരം. മഹാമുനിമാരെ ആ അനന്താവബോധത്തില്‍ ഉദ്ദാലകന്‍ കണ്ടുവെങ്കിലും അദ്ദേഹമവരെപ്പോലും അവഗണിച്ചു. ത്രിമൂര്‍ത്തികളെപ്പോലും അദ്ദേഹം അവിടെ കണ്ടു. എന്നാലദ്ദേഹം അവരില്‍നിന്നുമെല്ലാം അതീതമായ ഒരിടത്ത് പരമമായ ആനന്ദത്തോടെ ജീവന്‍മുക്തനായി വിരാജിച്ചു. “അദ്ദേഹം പരിപൂര്‍ണ്ണമായ ആനന്ദസ്വരൂപമായി പരിണമിച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ അനുഭവവേദ്യമായ ആനന്ദത്തിനപ്പുറമായിരുന്നു ആ അവസ്ഥ. അദ്ദേഹം ആനന്ദമോ നിരാനന്ദമോ അനുഭവിച്ചില്ല.” അദ്ദേഹം സ്വയം ശുദ്ധാവബോധമായി. ഈയവസ്ഥ ഒരു ക്ഷണാര്‍ദ്ധമെങ്കിലും അറിഞ്ഞവര്‍ സ്വര്‍ഗ്ഗസുഖങ്ങളില്‍പ്പോലും തല്‍പ്പരരല്ല. ഇതാണ് പരമമായ ലക്ഷ്യം; ശാശ്വതമായ നിവാസസ്ഥലം. ഈ നിലയിലെത്തിവര്‍ പിന്നെ വിഷയ-വിഷയീ ബന്ധങ്ങളില്‍പ്പെട്ടുഴറുകയില്ല. പൂര്‍ണ്ണമായും അറിവുണര്‍ന്ന അവര്‍ക്ക് പിന്നീട് ധാരണകളാലും സങ്കല്‍പ്പമോഹങ്ങളാലും കഷ്ടപ്പെടേണ്ടി വരികയില്ല. ഇതൊരു ‘നേട്ടം’ അല്ല. ഒന്നും നേടേണ്ടതില്ലാത്ത ഒരവസ്ഥയാണിത്. മാനസീകമായി തന്നെ സമീപിച്ച സിദ്ധികളുടെയൊന്നും പ്രലോഭനങ്ങളില്‍പ്പെടാതെ ആറു മാസക്കാലം ഉദ്ദാലകന്‍ ആ സ്ഥിതിയില്‍ത്തന്നെയിരുന്നു. മാമുനിമാരും മഹര്‍ഷിമാരും അദ്ദേഹത്തെ വാഴ്ത്തി. സ്വര്‍ഗ്ഗവാസത്തിനായി കിട്ടിയ ക്ഷണം അദ്ദേഹം നിരാകരിച്ചു. എല്ലാ മോഹങ്ങളുമൊഴിഞ്ഞ ജീവന്മുക്തനായ ഒരു മാമുനിയായി അദ്ദേഹം എല്ലാടവും കറങ്ങി നടന്നു. അദ്ദേഹം ദിവസങ്ങളും മാസങ്ങളും ഗുഹകളിലിരുന്നു ധ്യാനം ചെയ്തു ചിലവഴിച്ചു. മറ്റവസരങ്ങളില്‍ അദ്ദേഹം സാധാരണ ജീവിതം നയിച്ചുവെങ്കിലും സമ്പൂര്‍ണ്ണസമതയുടെ സംതുലിതാവസ്ഥയിലായിരുന്നു അദ്ദേഹം വിരാജിച്ചിരുന്നത്. അദ്ദേഹത്തിലെ ഉള്‍വെളിച്ചം എപ്പോഴും ഒരേ തരത്തില്‍ ജ്വലിച്ചു പ്രഭ പരത്തിക്കൊണ്ടിരുന്നു. ഒരിക്കലുമതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായില്ല. ദ്വന്ദാവസ്ഥയുടെ എല്ലാ വികലതകളുമൊടുങ്ങി ദേഹാഭിമാനരഹിതനായി ശുദ്ധസ്വരൂപത്തില്‍ അദ്ദേഹം സദാ അഭിരമിച്ചു.
മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക് ഇപ്പുറം ഇന്നും കാണുമ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രം. ചിത്രത്തിലെ ഡയലോഗുകളും സീനുകളും എല്ലാം കാണാതെ പറയാൻ ഇന്ന് സിനിമ പ്രേമികൾക്ക് കഴിയും. അത്രത്തോളം പ്രേക്ഷക മനസ്സിൽ വേര് ഇറങ്ങിയ ചിത്രം കൂടി ആണ് സ്‌ഫടികം. ഭദ്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രങ്ങളിൽ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച ആട് തോമയ്ക് ഇന്നും ആരാദ്ക്കർ ഏറെ ആണ്. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പഴകുതോറും വീര്യം കൂടുന്ന സ്പടികം മോഹൻലാൽ, തിലകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി നമ്മളെ വിസ്മയിപ്പിച്ച സിനിമയാണ് സ്പടികം. ഭദ്രൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇന്നും പുതുമ നഷ്ടപ്പെട്ടാതെ കൾട് ക്ലാസ്സ്‌ സിനിമയായി നിലനിൽക്കുന്നു. മോഹൻലാലിൻറെ ഒരുപാട് സിനിമകൾ പ്രിയപ്പെട്ടതാണ് എന്നാൽ ഏറ്റവും കൂടുതൽ ഞാൻ കണ്ട മോഹൻലാൽ ചിത്രം സ്പടികമായിരിക്കും. ഒരു മാസ്സ് സിനിമയാണോ സ്പടികം എന്ന് ചോദിച്ചാൽ മാസ്സാണ് ഒരു ക്ലാസ്സ്‌ സിനിമയാണോ സ്പടികം എന്ന് ചോദിച്ചാൽ ക്ലാസ്സാണ് ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണോ എന്ന് ചോദിച്ചാൽ അതുമാണ് എന്ന് മാത്രമല്ല പാരന്റിങ് നെ പറ്റി നന്നായി കാണിച്ചു തന്ന സിനിമയാണ് സ്പടികം. തിലകന്റെ ചാക്കോ മാഷ് എന്നാ കഥാപാത്രം ഒരേ സമയം നമ്മൾ പ്രേക്ഷക്കാർക്ക് വെറുപ്പും അത് പോലെ ഇഷ്ടവും തോന്നുന്ന ഒരു കഥാപാത്രമാണ്. സ്വന്തം മകനെ അത്രയും വെറുത്ത പിതാവ് സ്വന്തം മകന് ഒരു അപകടം പറ്റിയപ്പോൾ ഉള്ളിൽ ഉള്ള സ്നേഹം പുറത്തു വന്നു തോമ വെട്ട് കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോൾ ആരും കാണാതെ ഒളിച്ചു പോയി സ്വന്തം മകനെ കാണുന്ന ചാക്കോ മാഷ് ആ രംഗത്തിൽ തിലകന്റെ പ്രകടനം ഒരു രക്ഷയും ഇല്ലായിരുന്നു. മോഹൻലാലിൻറെ ആട് തോമ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഒപ്പം കെ പി സി ലളിത, ഉർവശി, സ്പടികം ജോർജ്, എൻ എഫ് വർഗീസ്, രാജൻ പി ദേവ് എല്ലാം അവരുടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. പി ഭാസ്കരന്റെ വരികൾക്ക് എസ് പി വെങ്കിടെഷ് സംഗീതം നൽകിയ എല്ലാ ഗാനങ്ങളും മനോഹരമാണ്. ഭദ്രൻ എന്നാ സംവിധായകൻ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എന്ന് പറയാൻ ഈ ചിത്രം തന്നെ ധാരാളം അദ്ദേഹം തന്നെയാണ് സിനിമയുടെ രചനയും എന്നുമാണ് പോസ്റ്റ്.
പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മാർട്ടിൻ സ്കോസെസി ഓൺലൈൻ ചലച്ചിത്രമേളയ്ക്ക് 2021 നവംബർ 17 ന് തുടക്കമാവും. ലോകസിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിൽ ഒരാളായും ഐതിഹാസിക മാനമുള്ള ചലച്ചിത്രങ്ങളുടെ സ്രഷ്ടാവായും വാഴ്ത്തപ്പെടുന്ന മാർട്ടിൻ സ്കോസെസിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നാല് സിനിമകൾ ഉൾപ്പെടുത്തിയുള്ള ഓൺലൈൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഗോൾഡൻ ഗ്ലോബ്, പാം ഡി ഓർ, ഓസ്കാർ പുരസ്കാരങ്ങൾ അടക്കം നിരവധി ചലച്ചിത്ര ബഹുമതികൾ ലഭിച്ച ഈ സംവിധായകൻ്റെ ഏറ്റവും മികച്ച നാല് സിനിമകളാണ് 17 മുതൽ 20 വരെ വൈകുന്നേരം ആറുമണി മുതൽ ഓപ്പൺ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത്. Goodfellas / ഗുഡ്ഫെല്ലാസ് (1990), The Departed / ദി ഡിപ്പാർട്ടഡ് (2006), Shutter Island / ഷട്ടർ ഐലൻഡ് (2010), The Irishman / ദി ഐറിഷ്മാൻ (2019) എന്നീ ചിത്രങ്ങളാണ് ഇംഗ്ലീഷ് മലയാളം ഉപശീർഷകങ്ങളോടെ പ്രദർശിപ്പിക്കുക. ഡോ. കെ സി മുരളീധരൻ സ്കോസെസി ഫെസ്റ്റിവലിന് ആമുഖഭാഷണം നടത്തും. ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം ഡിസം 3 മുതൽ 6 വരെ ഫ്രഞ്ച് നവതരംഗ സിനിമയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഴാങ് ലൂക് ഗൊദാർദിന്റെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന നാലുസിനിമകളാണ് ഗൊദാർദ് ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രെത്ത്‌ലെസ്, ബാൻഡ് ഒഫ് ഔട്ട്സൈഡേഴ്സ്, മാസ്കുലിൻ ഫെമിനിൻ, വീക്കെൻഡ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജന്മദിനം തൊട്ട് നാലുനാളുകളിലായി (ഡിസം 3 മുതൽ 6 വരെ) openframe.online എന്ന പ്ലാറ്റ്ഫോമിൽ വൈകുന്നേരം ആറുമണിമുതലാണ് പ്രദർശിപ്പിക്കുക. ഡിസം 3 ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കും എൻഡോസൾഫാൻ എന്ന മാരക ജീവനാശിനി പെയ്തിറങ്ങി ജീവിതം മുരടിച്ചുപോയ നിസ്സഹായരായ മനുഷ്യര്‍ നീതിക്കായി ഇപ്പോഴും തെരുവില്‍ സമരത്തിലാണ്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് ദുരിതാശ്വാസം എത്തിക്കാനുമുള്ള സമരത്തോടൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. പലതവണ പറഞ്ഞു ബോധ്യപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാടെടുക്കാൻ ഭരണകൂടം കാണിക്കുന്ന വൈമുഖ്യമാണ് അടിയന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ തടസ്സം നിൽക്കുന്നത്. പുതിയ എന്തെങ്കിലും ആവശ്യങ്ങളല്ല എൻഡോസൾഫാൻ ഇരകൾ ഇപ്പോള്‍ ഉന്നയിക്കുന്നത്. ഹരിതവിപ്ലവത്തെക്കുറിച്ചും കാര്‍ഷികോത്പാദന വർധനവിനെക്കുറിച്ചും അതിൽ കീടനാശിനി വഹിക്കുന്ന പങ്കിനെക്കുറിച്ചെല്ലാമുള്ള വമ്പൻ അവകാശവാദങ്ങളെ തകിടംമറിച്ച അനുഭവമായിരുന്നു പ്ലാന്റേഷന്‍ കോർപ്പറേഷൻ കീടനാശിനി തളിക്കുന്നതിലൂടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ലോകത്തിനു മുന്നിൽ തുറന്നിട്ടത്. എന്നാൽ ശക്തമായ കീടനാശിനിലോബി ഇതൊന്നും എൻഡോസൾഫാൻ മൂലം ഉണ്ടായതല്ല എന്ന് സ്ഥാപിച്ചെടുക്കാൻ അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. എങ്കിലും ലോകരാജ്യങ്ങളിൽ മിക്കതും നിരോധിച്ച കീടനാശിനി ആകാശത്തുനിന്ന് തളിച്ചതിന്റെ ഇരകളാണ് ഇന്ന് കാസർഗോഡ് ദുരിതമനുഭവിക്കുന്ന ഓരോ തലമുറയും എന്ന് തിരിച്ചറിഞ്ഞ മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ടും വിദഗ്ധസമിതികളുടെ റിപ്പോർട്ടുകളും മനുഷ്യാവകാശ കമ്മീഷൻ ശുപാർശകളും സുപ്രീംകോടതിവിധികളും എല്ലാം വ്യക്തമാക്കിയ വസ്തുതകൾ നിലനിൽക്കുന്നു. ദുരിതബാധിതരുടെ പ്രശ്നങ്ങൾ ശാസ്ത്രസാങ്കേതിക പ്രശ്നങ്ങളുടെ നൂലാമാലകളിൽ കുരുക്കി അർഹരായ ഇരകളുടെ അവകാശം നിരോധിക്കുന്ന ക്രൂരതയും നിസ്സംഗതയുമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അതിനെതിരെയാണ് കേരളമാകെയും ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. ഓപ്പൺ ഫ്രെയിം 'പ്രതിരോധത്തിന്റെ കാഴ്ചകള്‍' എന്ന സവിശേഷമായ ഈ ചലച്ചിത്രമേള നടത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കാസർഗോട്ടെ കീടനാശിനി ദുരിതം പ്രമേയമായി സ്വീകരിച്ച അഞ്ചു സിനിമകളാണ് എൻഡോസൾഫാൻ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഈ ഓണ്‍ലൈന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ മുതല്‍ ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ openframe.online/ ല്‍ ഈ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. കാസര്‍ഗോട്ടെ എൻഡോസൾഫാൻ ദുരന്തം തന്റെ ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത് ലോകത്തെ ഞെട്ടിച്ച മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് ഈ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഡോക്ടർ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, മനോജ് കാനയുടെ അമീബ, എം എ റഹ്മാൻ സംവിധാനം ചെയ്ത അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം, കെ ആർ മനോജിന്റെ പെസ്റ്ററിങ് ജേണി, സാജന്‍ സിന്ധുവിന്റെ പച്ചിലക്കൂട് എന്നീ ചിത്രങ്ങൾ ഈ പ്രതിരോധ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ജീവകാരുണ്യപരമായും സാമൂഹികമായും എൻഡോസൾഫാൻ ഇരകളോട് ഐക്യപ്പെടുക എന്ന ചുമതല നിറവേറ്റുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഓപ്പണ്‍ ഫ്രെയിം ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ ഉണ്ടായ കാലഘട്ടത്തിനേക്കാള്‍ പ്രസക്തി ഇന്ന് ഇവയ്ക്ക് ഉണ്ട്. വര്‍ത്തമാനത്തിന്റെ കടുംനിറച്ചാര്‍ത്തുകളില്‍ മാത്രം അഭിരമിക്കുന്ന പുതിയകാലത്തെ ചിലരെങ്കിലും, ഭരണകൂടത്തിന്റെ നിരന്തരമായ ശിക്ഷകള്‍ക്ക് ഒരു തെറ്റും ചെയ്യാതെതന്നെ ഇരകളാകേണ്ടിവരുന്ന ഈ സിനിമകളിലെ മനുഷ്യരുടെ പ്രകാശം കുറഞ്ഞ ജീവിതത്തിലേക്ക് ഉറ്റുനോക്കാന്‍ മനസ്സുകാണിച്ചെങ്കില്‍ ഈ ചലച്ചിത്രോത്സവത്തിന് വേണ്ടി ഓപ്പണ്‍ ഫ്രെയിം പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനം വൃഥാവിലാവില്ല. എൻഡോസൾഫാൻ ഇരകളുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ തുടർന്നും അനുവദിക്കാനും സുപ്രീംകോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാനും കാസർഗോഡ് ജില്ലയിൽ ന്യൂറോളജിസ്റ്റുകളെയടക്കം നിയമിച്ച് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കൊപ്പം നിന്നുകൊണ്ട് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി. 'പ്രതിരോധത്തിന്റെ കാഴ്ചകള്‍' എന്ന ഈ ചലച്ചിത്രമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പ്രമുഖ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനായ മൈക്കലാഞ്ചലോ അൻ്റോണിയോണിയുടെ 109 മത് ജന്മദിനമാണ് 2021 സെപ്റ്റംബർ 29. ലോകസിനിമയിലെ സംവിധായക പ്രതിഭകളിൽ ഒരാളായ മൈക്കലാഞ്ചലോ അൻ്റോണിയോണിയുടെ മൂന്ന് സിനിമകൾ അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് 29 മുതൽ ഓപ്പൺ ഫ്രെയിം ഓൺലൈനിൽ പ്രദർശിപ്പിക്കുന്നു. ലാ നൊട്ടെ, ലാ അവ്വെജ്യുറ, ബ്ലോ അപ്പ് എന്നീ ചിത്രങ്ങൾ മലയാളം ഇംഗ്ലീഷ് ഉപശീർഷകങ്ങളോടെയാണ് പ്രദർശിപ്പിക്കുന്നത്. സിനിമകൾ ചലച്ചിത്ര നിരൂപകനും പരിസ്ഥിതി പ്രവർത്തകനുമായ കെ രാമചന്ദ്രൻ പരിചയപ്പെടുത്തും. മുഴുവൻ സുഹൃത്തുക്കളെയും openframe.online/ എന്ന സൈറ്റിലേക്ക് മൈക്കലാഞ്ചലോ അൻ്റോണിയോണി ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നതിനായി ക്ഷണിക്കുകയാണ്. നമ്മുടെ സൈറ്റിൽ ആദ്യമായി നമ്മൾ നടത്തുന്ന ഓൺലൈൻ ചലച്ചിത്ര മേളയാണ് ഇത്. എല്ലാ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും പങ്കിടുമല്ലോ. ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം. ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങിനെ, അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ എന്തൊക്കെയായിരുന്നു, പുതിയ കാലഘട്ടത്തിലും അവ എങ്ങിനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന മൂന്നു ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ 152 ആം ജന്മവാര്‍ഷിക ദിനം മുതല്‍ മൂന്നു ദിവസങ്ങളിലായി കേരളാ ചലച്ചിത്ര അക്കാദമിയുടെയും പയ്യന്നൂരിലെ ഓപ്പണ്‍ ഫ്രെയിം എന്ന ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നു. ‘ഗാന്ധി ചലച്ചിത്രോത്സവ’ത്തിന്റെ ഒന്നാം ദിവസം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ദ മേക്കിങ് ഓഫ് ദ മഹാത്മാ’ എന്ന സിനിമയും രണ്ടാം ദിവസം റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഉപശീര്‍ഷകങ്ങള്‍ ഉണ്ടായിരിക്കും. മൂന്നാം ദിവസം ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത ‘കൂര്‍മ്മാവതാര’ എന്ന കന്നഡ ചിത്രം പ്രദര്‍ശിപ്പിക്കും.
അമേരിക്കയിലെ ഫെഡറല്‍ കോര്‍ട്ട് കഴിഞ്ഞ ആഴ്ച സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം എടുത്തുകളയുകയും 15 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം സംബന്ധിച്ച് നിയമം നിര്‍മിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ അമേരിക്കയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്ന് ‘മൈ ബോഡി, മൈ ചോയ്‌സ്’ എന്നതാണ്. ഉടലിന്റെ രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ഫെഡറല്‍ കോര്‍ട്ടിന്റെ ഈ വിധി, ക്രിസ്ത്യന്‍ യാഥാസ്ഥിതികത്വവും അതിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ് എന്ന യാഥാര്‍ഥ്യം ഒരു വശത്തുണ്ട്. അതേസമയം ലിബറലിസവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈ വിധി ഉയര്‍ത്തുന്നുണ്ട്. ഉടല്‍ ബോഡി പൊളിറ്റിക്‌സ് അഥവാ ഉടലിന്റെ രാഷ്ട്രീയം ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന വിഷയം കൂടിയാണ്. ലിബറലുകള്‍ മുന്നോട്ടുവെക്കുന്ന ശരീരത്തിന്റെ പൂര്‍ണസ്വാതന്ത്ര്യം അതത് വ്യക്തികള്‍ക്ക് മാത്രമാണെന്ന സമ്പൂര്‍ണ വ്യക്തിവാദം, ഭരണകൂടങ്ങള്‍ പിന്തുണക്കാറില്ല. അതുകൊണ്ടാണ് ആത്മഹത്യ പല രാജ്യങ്ങളിലും കുറ്റകൃത്യമായി തുടരുന്നത്. തന്റെ ശരീരത്തിന്റെ സമ്പൂര്‍ണ അവകാശം ആ വ്യക്തിക്ക് മാത്രമായിരുന്നെങ്കില്‍ സ്വയം ജീവന്‍ എടുക്കുന്നത് കുറ്റകൃത്യമായി കണക്കാക്കേണ്ടതില്ലല്ലോ. നമ്മുടെ രാജ്യത്ത് ആത്മഹത്യ കുറ്റകരമാണ് എന്നതു പോലെ തന്നെ നഗ്‌നതാ പ്രദര്‍ശനവും നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതുമൊക്കെ കുറ്റകൃത്യമായി പരിഗണിക്കാറുണ്ട്. യഥാര്‍ഥത്തില്‍, നമ്മുടെ ഉടലിന്റെ സമ്പൂര്‍ണ അവകാശം നമുക്കുണ്ടോ? വിവിധ മതങ്ങളുടെയും ഇസ്ലാമിന്റെ തന്നെയും വീക്ഷണം, ഉടല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വാദങ്ങളെ നിരാകരിക്കുന്നു. ശരീരം എങ്ങനെ വസ്ത്രം കൊണ്ട് മറയ്ക്കണം എന്ന ധാര്‍മിക ബോധനങ്ങള്‍ ഉടല്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഉടലിന്റെ സമ്പൂര്‍ണ അധികാരം അതത് വ്യക്തികള്‍ക്കല്ല എന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. സ്വന്തം ശരീരത്തിന് ഹാനികരമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യമെടുത്താല്‍, മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യത്തെ ബാധിക്കുന്ന സന്ദര്‍ഭത്തിലാണ് ഇസ്‌ലാം ഗര്‍ഭച്ഛിദ്രം അനുവദിച്ചിട്ടുള്ളത്. അനിവാര്യമായ സന്ദര്‍ഭത്തില്‍, ഗര്‍ഭകാലത്തെ നിശ്ചിത സമയം കഴിയുന്നതിനുമുമ്പായി അത് ചെയ്യാമെന്നാണ് ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ”ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് നിങ്ങള്‍ സന്താനങ്ങളെ കൊല്ലരുത്” എന്ന ഖുര്‍ആന്‍ വാക്യം (17:31) അനുസരിച്ച്, മൈ ചോയ്‌സിന്റെ ഭാഗമായുള്ള ഗര്‍ഭച്ഛിദ്രം ഇസ്ലാം അനുവദിക്കുന്നില്ല എന്നത് വ്യക്തമാണ്. മൈ ബോഡി, മൈ ചോയ്‌സ് വാദക്കാര്‍ സ്വന്തം ഇഷ്ടവും ആഹ്ലാദവും മാത്രമാണ് ജീവിതത്തിലെ മുന്നോട്ടുള്ള വഴി എന്ന് ചിന്തിക്കുന്നവരാണ്. യഥാര്‍ഥത്തില്‍, ശരീരം പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലോ ഇച്ഛയിലോ അല്ല മുന്നോട്ടു പോകുന്നത്. അതിന്റെ ജൈവിക പ്രക്രിയകളില്‍ പോലും നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ ഉടല്‍ സംബന്ധിച്ച മതാധ്യാപനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മനുഷ്യനെയും സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു നാഥനുണ്ട് എന്ന് വിശ്വസിക്കുന്നവര്‍, ഉടലിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശം ദൈവത്തിനാണ് എന്ന സമീപനം സ്വീകരിക്കുന്നു.
ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 മുതൽ 11 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വനിതാ സമ്മേളനം ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം മാർച്ച് 7 ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ ( ഗൂഗിൾ മീറ്റ് ലിങ്ക് : meet.google.com/axu-qjad-taw ) സമ്മേളനത്തിന്റെ ഉത്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ ഷാജിലാ ബീവി നിർവഹിക്കും. ‘അതിജീവനത്തിന്റെ സ്ത്രീ പർവ്വം‘ എന്നവിഷയത്തിൽ പ്രശസ്ത സിനിമ സംവിധായിക ശ്രീമതി വിധു വിൻസെന്റ് പ്രഭാഷണം നടത്തും. മധ്യ കേരളത്തിന്റെ പെൺ പെരുമ – എക്സിബിഷൻ മധ്യ കേരളത്തിന്റെ കലാ- സാംസ്‌കാരിക- സാമൂഹ്യ- കായിക- വിദ്യാഭ്യാസ മേഖലകളിൽ വേറിട്ട സംഭാവനകൾ നൽകിയ വനിതാ വ്യക്തിത്വങ്ങളെ ക്കുറിച്ചുള്ള എക്സിബിഷൻ -” മധ്യ കേരളത്തിന്റെ പെൺ പെരുമ” മാർച്ച് 8 -തീയതി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ അഷ്ടദളത്തിൽ വെച്ചും മാർച്ച് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയിലും നടക്കും. ഈ മേഖലകളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനം കൊണ്ട് സമൂഹത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു ജീവിത വീജയം നേടിയ വനിതാ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്റർ കോളേജിയേറ്റ് തീം പ്രസന്റേഷൻ വീഡിയോ മത്സരം- ഫലപ്രഖ്യാപനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നടത്തിയ ഇന്റർ കോളേജിയേറ്റ് തീം പ്രസന്റേഷൻ വീഡിയോ മത്സരത്തിന്റെ ഫലപ്രഖ്യാപനം മാർച്ച് 7-ന് 2 PM നു സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതാണ്.
ഈശോയേ, പാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?”- ഞാന്‍ ഈശോയോട് ചോദിച്ചു. യേശു പറഞ്ഞു, ”നീ സ്ഥിരമായി ചെയ്യുന്ന രണ്ടു പാപങ്ങളാണ് കുറ്റം പറയുക, തറുതല പറയുക എന്നത്. ഒരാളുടെ കുറ്റം പറയുമ്പോള്‍ നീ വിചാരിക്കുന്നത് ഞാന്‍ നുണയൊന്നും അല്ലല്ലോ പറയുന്നത്, പിന്നെ ചില കാര്യങ്ങള്‍ മറ്റുള്ളവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നാണ്. പക്ഷേ ഞാന്‍ ബൈബിളില്‍ കുറ്റാരോപണം നടത്തരുത് (ലൂക്കാ 6:37) എന്ന് പറയുന്നതുകൊണ്ട് മാത്രം നീ കുമ്പസാരിക്കുന്നു. ഉദാഹരണത്തിന്, ഞാന്‍ നിന്നോടു പറയുന്നു ദുഷ്ടനെ എതിര്‍ക്കരുത്. വലത് കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക (മത്തായി 5:39). പക്ഷേ നീ ഇത് നിന്റെ ഹൃദയത്തില്‍ അംഗീകരിക്കുന്നില്ല. എന്റെ ശരി നിന്റെ ശരിയാകണം. എന്റെ തെറ്റ് നിന്റെ തെറ്റ് ആകണം. അതായത് എന്റെ നിയമം നിന്റെ നിയമം ആകാത്തിടത്തോളം കാലം നിന്റെ സ്വഭാവത്തില്‍ മാറ്റം വരുകയില്ല. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും (മത്തായി 5:19). എന്റെ പ്രമാണങ്ങള്‍ നീ ഹൃദയംകൊണ്ട് അംഗീകരിക്കുക. അപ്പോള്‍ മാത്രമാണ് നിനക്ക് യഥാര്‍ത്ഥത്തില്‍ മാനസാന്തരം ഉണ്ടാകുന്നത്.” അപ്പോള്‍ ഞാന്‍ ചോദിച്ചു, ”ഈശോയേ, ഞാന്‍ പാപത്തില്‍ വീഴാതിരിക്കാന്‍ ഒരു വഴി പറഞ്ഞു തരാമോ?” യേശു പറഞ്ഞു, ”ഞാന്‍ നിന്നോട് ഒരു കഥ പറയാം. ഒരു അമ്മയ്ക്ക് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അമ്മ വീടിനകത്തും മുറ്റത്തും മാത്രമേ കളിക്കാന്‍ അനുവാദം കൊടുത്തിരുന്നുള്ളൂ. ഗേറ്റിന് പുറത്തുപോയി കളിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ രണ്ടുപേരും ഗേറ്റിന് വെളിയില്‍ പോയി മറ്റു കൂട്ടുകാരോടൊത്ത് കളിച്ചു. പിന്നീട് രണ്ടുപേരും വന്ന് അമ്മയോട് സോറി പറഞ്ഞു. അമ്മ അവരുടെ തെറ്റുകള്‍ സന്തോഷപൂര്‍വ്വം ക്ഷമിക്കുകയും ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു.ഇത് കേട്ട് ഒരാള്‍ വളരെ സന്തോഷത്തോടെ മുറ്റത്ത് പോയി തന്റെ കളികളില്‍ ഏര്‍പ്പെട്ടു. കുമ്പസാരം കഴിഞ്ഞ് വിജയം നേടി എന്നു കരുതുന്ന ഒരാള്‍ സാധാരണയായി ചെയ്യുന്നതുപോലെ. എന്നാല്‍ മറ്റേ മകനാകട്ടെ ഇത്രയും നല്ലൊരു അമ്മയെ വേദനിപ്പിച്ചല്ലോ എന്ന് ചിന്തിച്ച് അതിന് പരിഹാരമായി അമ്മയുടെ ഭാരപ്പെട്ട ജോലികളില്‍ പങ്കാളിയായി.” ഇത്രയും പറഞ്ഞ് കഥ അവസാനിപ്പിച്ചതിനു ശേഷം യേശു എന്നോട് ചോദിച്ചു, ”ഇവരില്‍ ആരായിരിക്കും വീണ്ടും പാപത്തില്‍ വീണ് അമ്മയെ വേദനിപ്പിക്കാന്‍ സാധ്യത കൂടുതല്‍? എന്തുകൊണ്ട്?” ഞാന്‍ പറഞ്ഞു, ”അത് തീര്‍ച്ചയായും മുറ്റത്ത് കളിക്കുന്ന കുട്ടിതന്നെയായിരിക്കും. മുറ്റവും ഗേറ്റും തമ്മില്‍ അധികം ദൂരം ഇല്ലല്ലോ. മാത്രമല്ല ഗേറ്റിനു വെളിയില്‍ കളിക്കുന്ന കുട്ടികള്‍ അവനെ അവരുടെ കൂടെ കളിക്കാന്‍ ക്ഷണിക്കുകയും ചെയ്യും. അപ്പോള്‍ അവന്‍ ഗേറ്റിനു വെളിയില്‍ പോയി കളിക്കാന്‍ സാധ്യത കൂടുതലുമാണ്. മറ്റേ കുട്ടിയാകട്ടെ അമ്മയുടെ കൂടെയാണുതാനും.” യേശു പറഞ്ഞു, ”നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു.” യേശു തുടര്‍ന്നു, ”പരിഹാര ജീവിതം നയിക്കുന്നവര്‍ എപ്പോഴും ദൈവത്തോടൊപ്പം ആയിരിക്കും. ഈ കഥയില്‍ നീ മൂന്ന് സ്ഥലങ്ങള്‍ ശ്രദ്ധിക്കുക. മുറ്റം, വീടിന്റെ ഉള്‍ഭാഗം, അമ്മയോടൊന്നിച്ച് നില്ക്കുന്ന സ്ഥലം. മുറ്റത്ത് കളിക്കുന്ന കുട്ടിയെ സൂചിപ്പിക്കുന്നത് പാപ സാഹചര്യങ്ങള്‍ ഒഴിവാക്കാതെ യുള്ള ജീവിതത്തെയാണ്. അവര്‍ പാപത്തില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. വീടിന്റെ ഉള്‍ഭാഗം അര്‍ത്ഥമാക്കുന്നത് പ്രസാദവരാവസ്ഥയിലുള്ള ജീവിതമാണ്. വീടിന്റെ ഉള്‍ഭാഗത്ത് കളിക്കുന്ന കുട്ടി കുറച്ചുകഴിയുമ്പോള്‍ വീടിന്റെ മുറ്റത്തേക്കും പതിയെ ഗേറ്റിന് വെളിയിലേക്കും പോകാന്‍ സാധ്യതയുള്ളതുപോലെ പ്രസാദവരാവസ്ഥയില്‍ ജീവിച്ചാല്‍പ്പോലും പാപത്തില്‍ വീഴാന്‍ സാധ്യത നല്ലവണ്ണം ഉണ്ട്. എന്നാല്‍ അമ്മയോടൊത്ത്, താന്‍ ചെയ്തുപോയ തെറ്റിന് പരിഹാരം ചെയ്യുന്ന കുട്ടിയാകട്ടെ വീണ്ടും പാപത്തില്‍ വീഴാന്‍ സാധ്യതയില്ലാത്തതുപോലെതന്നെ പരിഹാരജീവിതം നയിക്കുന്നവര്‍ പ്രസാദവര അവസ്ഥയിലായിരിക്കുമെന്നു മാത്രമല്ല അവരുടെ ഹൃദയവും മനസ്സും ശരീരവും ദൈവത്തോടൊപ്പം ആയിരിക്കുകയും ചെയ്യുന്നതുകൊണ്ട് വീണ്ടും പാപത്തില്‍ വീഴാന്‍ സാധ്യത തീര്‍ത്തും കുറവാണന്നു തന്നെ പറയാം. അവരെ ദൈവം സംരക്ഷിക്കുകയും ചെയ്യുന്നു.” വിശുദ്ധരുടെ ജീവിതമെടുത്തു നോക്കിയാല്‍ അവരെല്ലാവരും തന്നെ പരിഹാരത്തിന്റെ ജീവിതമാണ് നയിച്ചത് എന്നു കാണാന്‍ കഴിയും. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്കുപോലും അവര്‍ വലിയ പരിഹാരങ്ങള്‍ ചെയ്തു. യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ (മത്തായി 16 : 24). ഈശോ നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കൊണ്ട് നമുക്ക് വേണ്ടി കുരിശു മരണം വരെ പരിഹാരം ചെയ്തു. ഈ പരിഹാരത്തില്‍ പങ്കുചേരേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. നോമ്പുകാലം തീരുന്നതോടുകൂടി ഒരു ക്രിസ്ത്യാനിയുടെയും പരിഹാരജീവിതം അവസാനിക്കുന്നില്ല. അത് അവന്‍ തന്റെ മരണം വരെ തുടരേണ്ട ഒന്നാണ്. പ്രാര്‍ത്ഥന ഓ ദൈവത്തിന്റെ പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് നിറയണമേ. പാപത്തോടുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കണമേ. എന്റെ പാപങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി തരണമേ. യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും എന്നില്‍ ചൊരിയേണമേ. പാപിയായ എന്നോട് കരുണയായിരിക്കേണമേ. എന്റെ പാപാവസ്ഥയെ ഏറ്റെടുത്ത് സമ്പൂര്‍ണ്ണ വിമോചനം എനിക്ക് നല്കണമേ, അമ്മേന്‍
അന്ന് ഫാ. പുഗ്ലിസിയുടെ 56-ാം പിറന്നാളായിരുന്നു. താമസ്ഥലത്തേക്ക് കയറിവന്ന ആളുകളെ അദ്ദേഹം ഉപചാരപൂർവം സ്വീകരിച്ചു. ‘ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.’ സ്‌നേഹപൂർവം ഫാ. പുഗ്ലിസി തങ്ങളെ സ്വീകരിക്കുന്നതുക് അവർക്ക് അമ്പരപ്പു തോന്നി. കാരണം, അദ്ദേഹത്തെ കൊല്ലാനെത്തിയവരായിരുന്നു അവർ. 1994 സെപ്റ്റംബർ 15 ആയിരുന്നു ആ ദിനം. ഇറ്റലിയിലെ കുപ്രസിദ്ധമായ ‘സിസിലിയൻ മാഫിയ’ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതിനു പകരം ചെയ്യാൻ മാഫിയ നിയോഗിച്ച വാടകക്കൊലയാളികളെയാണ് ഫാ. പുഗ്ലിസി സ്വീകരിച്ചത്. കൊലയാളികൾ ആ കത്തോലിക്കാ വൈദികനു നേരെ വെടിയുതിർത്തു. ധീരനായ ആ വൈദികൻ വെടിയുകളേറ്റ് ജീവൻ വെടിഞ്ഞു. ഫാ. പുഗ്ലിസി തങ്ങളെ സ്വീകരിച്ചതിനെക്കുറിച്ച് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കൊലയാളികളിൽ ഒരാൾതന്നെ സാക്ഷ്യപ്പെടുത്തുകയുായി. ഇറ്റലിയിൽ അരാജകത്വം വിതച്ചുകൊ് നൂറ്റാുകളോളം ശക്തമായ സ്വാധീനം ചെലുത്തിയ കുറ്റവാളികളുടെ കൂട്ടായ്മയാണ് സിസിലിയൻ മാഫിയ എന്ന പേരിൽ അറിയപ്പെടുന്നത്. സിസിലിയൻ മാഫിയക്ക് ശക്തമായ വേരോട്ടമുായിരുന്ന പലേർമോയിലാണ് 1937 സെപ്റ്റംബർ 15-ാം തിയതി ജുസപ്പെ പുഗ്ലിസി ഭൂജാതനായത്. 1960-ൽ 23-ാമത്തെ വയസിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. സ്വർഗത്തിന്റെ കൈയൊപ്പോടെ… മാഫിയയുടെ പ്രവർത്തനങ്ങളിൽ ശക്തമായ എതിർപ്പുായിരുന്നെങ്കിൽപ്പോലും പരസ്യമായി അവർക്കെതിരെ മുമ്പോട്ട് വരുവാൻ ആരും ധൈര്യം കാണിക്കാത്ത ഒരു കാലഘട്ടമായിരുന്നു അത്. ജനങ്ങളുടെ ഇടയിൽ ക്രിമിനൽ സംസ്‌കാരം വളരുന്നതിന് തടയിടാനായി അദ്ദേഹം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ദേവാലയത്തിലെ വിവിധ ആവശ്യങ്ങൾക്കായി മാഫിയകളിൽനിന്ന് ലഭിച്ചിരുന്ന സംഭാവനകൾ വേെന്ന ഉറച്ച നിലപാട് അദ്ദേഹത്തെ മാഫിയകളുടെ നോട്ടപ്പുള്ളിയാക്കി. സംഘടിതകുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾപ്പോലും ക്രൈസ്തവവിശ്വാസികളായി തുടരുകയും ദേവാലയത്തിലെ വിവിധ ചടങ്ങുകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുകയും ചെയ്തിരുന്നവരായിരുന്നു മാഫിയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നവരിൽ പലരും. അറിയപ്പെടുന്ന മാഫിയ തലവൻമാരെ ദേവാലയ പ്രദക്ഷിണങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നതിൽ നിന്ന് ഫാ. പുഗ്ലിസി വിലക്കി. മാഫിയകൾ നിർദേശിച്ചവരെക്കൊ് ദേവാലയത്തിന്റെ പണികൾ നടത്തുവാൻ അദ്ദേഹം കൂട്ടാക്കിയില്ല. മാഫിയകളുടെ പണത്തിനും ഭീഷണിക്കും മുമ്പിൽ കുലുങ്ങാതെ അദ്ദേഹം തന്റെ ശുശ്രൂഷാ പൗരോഹിത്യവിളിയിൽ വിശ്വസ്തതയോടെ ഉറച്ചു നിന്നു. 1990-ൽ സാൻ ഗെയ്താനൊ ഇടവകയിലെ വൈദികനായി അദ്ദേഹം നിയമിതനായി. ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളാണ് മാഫിയപ്രവർത്തനങ്ങളിലേക്ക് വശീകരിക്കപ്പെടുന്നത് എന്ന് മനസിലാക്കിയ ഫാ. പുഗ്ലിസി അത്തരത്തിലുള്ളവർക്കായി പ്രത്യേകകേന്ദ്രം ആരംഭിച്ചു. കുട്ടികൾ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നത് തടയുവാനും മോഷണം, പിടിച്ചുപറി, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ മേഖലകളിലേക്ക് വഴിതെറ്റി പോകാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഭയവും ഭയത്തിൽനിന്നുളവാകു ന്ന നിസംഗതയും മൂലം മാഫിയക്കെതിരെ പ്രതികരിക്കാതിരുന്ന ജനങ്ങളെ അദ്ദേഹം പ്രസംഗങ്ങളിലൂടെ ധൈര്യപ്പെടുത്തി. നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതിരുന്ന സംഘടിത കുറ്റകൃത്യങ്ങളുടെയും സമാന്തര നീതിവ്യവസ്ഥിതിയുടെയും നേർക്കുയർന്ന ശബ്ദം നിശബ്ദമാക്കേണ്ടത് മാഫിയ വ്യവസ്ഥിതിയുടെ നിലനിൽപ്പിന്റെ ആവശ്യമായി മാറി. സുവിശേഷത്തിന്റെ ധീരവാഹകൻ ഫാ. ജുസപ്പെ തിരികൊളുത്തിയ ആന്റി മാഫിയ സംസ്‌കാരത്തിന് സ്വർഗത്തിന്റെ കയ്യൊപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു. നിരാലംബരായവരെ മാഫിയയുടെ കരാളഹസ്തത്തിൽ നിന്ന് മോചിപ്പിക്കുവാൻ ഇറ്റാലിയൻ സഭ മുമ്പോട്ട് വന്നു. 1994-ൽ സിസിലി സന്ദർശിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പ മാഫിയക്കെതിരെയുള്ള നിശബ്ദതയും നിസംഗതയും അവരുടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നതിന് തുല്യമാണ് എന്ന മുന്നറിയിപ്പ് നൽകി. ഫാ.ജുസപ്പെയെ സുവിശേഷത്തിന്റെ ധീരവാഹകൻ എന്ന് വിശേഷിപ്പിച്ച മാർപാപ്പ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വൃഥാവിലാവാതിരിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. 2013 മെയ് 25-ാം തിയതി ഫാ. പുഗ്ലിസിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ”എല്ലാവരും കുറച്ച് പ്രവർത്തിക്കുകയാണെങ്കിൽ നമുക്കൊരുമിച്ച് ധാരാളം ചെയ്യുവാൻ സാധിക്കും.” – ഫാ. പുഗ്ലിസിയുടെ കയ്യൊപ്പായി ഉപയോഗിച്ചിരുന്ന ഈ വാക്യം ഇന്ന് പലേർമോയിലെ ഭിത്തികളിലെങ്ങും ചിത്രകലയായി കൊത്തിവച്ചിരിക്കുന്നു.
നല്ല നാടന്‍ ഞണ്ട് വരട്ടിയത് ഉണ്ടാക്കാം. എന്താ സ്വാദ്. ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും ഒന്ന് ട്രൈ ചെയ്യുക. by അഞ്ജലി രവീന്ദ്രൻ June 9, 2020 October 7, 2022 ഞണ്ട് കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ? ഉണ്ടെങ്കിൽ തന്നെ വളരെ കുറച്ചു ആളുകൾ മാത്രേ ഉണ്ടാകു. മീനുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഷെൽ ഉള്ളവനും, നല്ല രുചിയുള്ള ഇറച്ചിയുള്ളവനുമാണ് ഞണ്ട്. പണ്ടൊക്കെ ഞണ്ട് പൊളിച്ചുണ്ടാക്കാൻ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
കൊറിയൻ മിതോളജിയിലെയും, നാടോടിക്കഥകളിലെയും ഐതിഹാസിക കഥാപാത്രങ്ങളാണ് ദൊക്കെബികൾ. പ്രത്യേക കഴിവുകളുള്ള ഇവർ മനുഷ്യരെ സഹായിക്കുകയും മറ്റും ചെയ്യുമെന്നാണ് വിശ്വാസം. ഇവർ പ്രേതങ്ങളല്ല, മറിച്ച് ചൂല് പോലുള്ള വീട്ടുപകരണങ്ങളിലോ, മനുഷ്യരക്തം പുരണ്ട വസ്തുക്കളിലോ ഒരാത്മാവ് പ്രവേശിക്കുമ്പോഴാണ് അത് ദൊക്കെബിയായി മാറുന്നത്. ദൊക്കെബി പ്രത്യക്ഷപ്പെടുമ്പോൾ വരുന്ന നീല ജ്വാലയെ ‘ദൊക്കെബി ഫയർ’ എന്നു പറയുന്നു. ബക്ക് വീറ്റ് എന്നൊരു ഗോതമ്പ് ഇവർക്ക് പ്രിയപ്പെട്ടതാണ്. ഈ വിവരങ്ങൾ കഥയെ കൂടുതൽ മനസിലാക്കാൻ സഹായിക്കും. ഗോറിയോയുടെ സേനാനായകൻ ആയിരുന്ന കിം ഷിന് തന്റെ രാജാവിന്റെ ഉത്തരവ് പ്രകാരം വധശിക്ഷ ലഭിക്കുന്നു. അവനെടുത്ത ജീവനുകൾക്ക് പകരമായി, ദൊക്കെബിയായി അനശ്വരമായി ജീവിക്കാനുള്ള ശാപം ദൈവം അവന് നൽകുന്നു. അവന്റെ ശാപമോക്ഷത്തിന് ദൊക്കെബിയുടെ വധുവിനെ കണ്ടെത്തുക എന്നതാണ് ഏകമാർഗം. ജി ഉൻ-തക് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിയാണ്. ഒരിക്കൽ അറിയാതെ ദൊക്കെബിയെ വിളിച്ചു വരുത്തുന്നതിലൂടെ, അവർ തമ്മിൽ പരിചയത്തിലാവുന്നു. സണ്ണി എന്നൊരു സ്ത്രീയുടെ സഹായത്തോടെ ഉൻ-തകിന് ജോലി ലഭിക്കുന്നു. ഇതേസമയം ദൊക്കെബിയുടെ ബന്ധുവായ ദോക്വ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ മനുഷ്യനാണെന്ന് കരുതി ഒരു ജോസോങ്സജായെ(മരണദൂതൻ) കൊണ്ടുവരുന്നു. ദൊക്കെബിയുടെയും, ജോസോങ്സജായുടെയും, ജി ഉൻ-തകിന്റെയും, സണ്ണിയുടെയും ജീവിതം ഇഴകലരുമ്പോൾ നിഗൂഢമായ കഥകളും, രഹസ്യങ്ങളും ചുരുളഴിയുന്നു. ഗോങ് യൂവിന്റെ മിനിസ്‌ക്രീൻ തിരിച്ചുവരവ് ആഘോഷമാക്കിയത്, കിം ഉൻ-സൂക് സംവിധാനം ചെയ്ത ഈ കേഡ്രാമയാണ്. 16 എപ്പിസോഡുകൾ ഉള്ള ഈ സീരീസ്; ഫാന്റസി, റൊമാൻസ്, കോമഡി, ആക്ഷൻ, ഹിസ്റ്റോറിക്കൽ ടൈം പിരീഡ് ഡ്രാമ എന്നിങ്ങനെ ഒരുപാട് ജോണറുകളുടെ ഒരു ദൃശ്യവിരുന്നു തന്നെയാണ്. ആരാധകർ നെഞ്ചിലേറ്റിയ ‘It’s beautiful life’ഉം, മറ്റു ഗാനങ്ങളും ഈ ഡ്രാമയിലേതാണ്. ഈ സീരീസിന്റെ ഇംഗ്ലീഷ് പേര് “ഗാഡിയൻ ദി ലോൺലി ആൻഡ് ഗ്രെയ്റ്റ് ഗോഡ്” എന്നാണെങ്കിലും, പ്രേക്ഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത് “ഗോബ്ലിൻ’ എന്നാണ്. 54ആമത് ബെക്സങ്‌ ആർട്‌സ് അവാർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ അവാർഡ്, ബെസ്റ്റ് ആക്ടർ അവാർഡ് എന്നിവയുൾപ്പെടെ, വേറെയും പല ചടങ്ങുകളിൽ 26ഓളം അവാർഡുകളും കരസ്ഥമാക്കിയ ഈ ഡ്രാമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നത് ഉറപ്പാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Comedy, Drama, Fantasy, Korean, Web Series Tagged: Krishnaprasad PD Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
എന്റെ പേര് അമൽ വീട്ടിൽ ചന്തു എന്ന് വിളിക്കും.20 വയസ്സ്.കോട്ടയത്ത് ആണ് വീട്.ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു.വീട്ടിൽ അച്ഛൻ അമ്മ അനിയത്തി എന്നിവരാണുള്ളത്.അച്ഛന് റബ്ബർ ടാപ്പിങ് ആണ് ജോലി. അമ്മ വീട്ടമ്മ. അനിയത്തി പത്താം ക്ലാസിൽ പഠിക്കുന്നു.ഞാൻ ഇവിടെ പറയുന്നത് എന്റെ ജീവിതത്തിൽ സത്യത്തിൽ നടന്ന കഥയാണ്.അത് കൊണ്ട് തന്നെ പേര് മറ്റ് കാര്യങ്ങളൊക്കെ മാറ്റിയാണ് എഴുതിയിരിക്കുന്നത്. ഞാൻ പഠിക്കാൻ മിടുക്കനായിരുന്നു.അത് കൊണ്ട് തന്നെ മറ്റ് അനാവശ്യ ചിന്തകൾ ഒന്നും എന്റെ മനസിൽ ഇല്ലായിരുന്നു.കാണാൻ അത്യാവശ്യം സുന്ദരനാണ്.പിന്നെ ചെറുപ്പം മുതലേ അച്ഛനെ ജോലിയിൽ ഒക്കെ സഹായിക്കുന്നത് കൊണ്ട് നല്ല ആരോഗ്യവുമുണ്ട്.വീടിന്റെ അടുത്ത് തന്നെയുള്ള സമീറ ആന്റിയുടെ 20 ഏക്കർ റബ്ബർ തോട്ടത്തിന്റെ ടാപ്പിങ് അച്ചനും അശോകൻ എന്ന് പറയുന്ന അല്പം പ്രായമുള്ള ഒരാളും കൂടിയായിരുന്നു ചെയ്തിരുന്നത്. അശോകൻ മാമൻ ടാപ്പിങ് മാത്രമേ ചെയ്തിരുന്നുള്ളൂ. ബാക്കി കാര്യങ്ങളൊക്കെ അവധിയുയുള്ളപ്പോൾ ഞാനും അല്ലാത്തപ്പോൾ അമ്മയും കൂടിയായിരുന്നു ചെയ്തിരുന്നത്.സമീറ ആന്റി ഞാനുമായി നല്ല കമ്പനി ആയിരുന്നു.അവരുടെ വീടിനോട് ചേർന്നു തന്നെയായിരുന്നു റബ്ബർ ഷീറ്റ് പുര.ഞാനും അച്ഛനും കൂടിയാണ് ഷീറ്റ് അടിച്ചിരുന്നത്.ഇനി ആന്റിയെ പറ്റി പറയുകയാണെങ്കിൽ ഏകദേശം 45 വയസ്സ് ഉണ്ടാകും.ഭർത്താവ് വിദേശത്ത് വെച്ച് നടന്ന ഒരു അപകടത്തിൽ മരിച്ച് പോയി.പല സ്ഥലങ്ങളിലായി 50 ഏക്കറോളം റബ്ബർ തോട്ടങ്ങൾ,കടമുറികൾ, പലിശയ്ക്ക് കൊടുപ്പ് അങ്ങനെ അതി സമ്പന്നയായിരുന്നു അവർ.ഒരേ ഒരു മകൾ ചെന്നൈയിൽ മെഡിസിൻ പഠിക്കുന്നു.വീട്ടിൽ ആന്റിയും ഒരു ജോലിക്കാരിയും മാത്രമാണുള്ളത്.ഒരു പണിയും ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് തന്നെ ചന്തിയും മുലയുമൊക്കെ പുറത്തേക്ക് ചാടി ഒരു കുലീന ഭാവമായിരുന്നു അവർക്ക്. വീട്ടിൽ പലപ്പോഴും ടി ഷർട്ട്‌ ആണ് അവർ ധരിക്കാറ്. അല്ലെങ്കിൽ ചുരിദാർ.ചിലപ്പോൾ ടൈറ്റ് മാക്സി.എന്തായാലും ഞങ്ങൾക്ക് ഇടയ്ക്കു സാമ്പത്തിക സഹായം ഒക്കെ ചെയ്യാറുണ്ട് അവർ.അങ്ങനെ ഒരു ദിവസം കോളേജ് വിട്ട് ബസ് സ്റ്റോപ്പിൽ നിന്നിരുന്ന എന്റെ മുന്നിൽ ആന്റി കാർ കൊണ്ട് നിർത്തി വീട്ടിലേക്ക് ആണെങ്കിൽ കയറാൻ പറഞ്ഞു.ഞാൻ പിറകിൽ കയറാൻ പോയപ്പോൾ ‘ഞാൻ എന്താടാ നിന്റെ ഡ്രൈവർ ആണോ, വന്ന് മുന്നിൽ കയറെടാ ‘എന്ന് ആന്റി പറഞ്ഞു. ഞാൻ മുന്നിൽ കയറി. ‘എവിടെ പോയി അന്റി ‘ഞാൻ ചോദിച്ചു.’ ഒരു കല്യാണം ഉണ്ടയായിരുന്നു ‘അവർ മറുപടി പറഞ്ഞു.ഒരു കറുത്ത പട്ട് സാരിയായിരുന്നു അവരുടെ വേഷം.’ കോളേജ് ഒക്കെ എങ്ങനെ ഉണ്ട് ‘അവർ ചോദിച്ചു. ‘കുഴപ്പമില്ല ആന്റി ‘ഞാൻ മറുപടി പറഞ്ഞു.പെട്ടെന്നാണ് അവർ നെറ്റ് സിബ്ബിലേക് നോക്കുന്നത് ഞാൻ കണ്ടത്.’എന്തുവാടാ അകത്ത് കാറ്റ് കയറാനാണോ തുറന്ന് ഇട്ട് നടക്കുന്നത്’എന്നും പറഞ്ഞ് ചിരിച്ചു. അപ്പോഴാണ് സിബ്ബ് തുറന്ന് കിടക്കുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. ഞാൻ ഇടാൻ ശ്രമിച്ചെങ്കിലും അത് പൊട്ടി പോയിരുന്നു. ആന്റി പിന്നെയും ചിരിച്ചു.’ഇൻ നീ കഷ്ടപ്പെട്ട് ഇടേണ്ട.വീട് എത്താറായില്ലേ ‘അവർ പറഞ്ഞു.അങ്ങനെ ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി. ആന്റി എന്നോട് വീട്ടിൽ കയറിയിട്ട് പോകാമെന്ന് പറഞ്ഞെങ്കിലും ഞാൻ നിൽക്കാതെ പോരുന്നു. വൈകിട്ട് ഒരു 5:30 ഓടെ ഞാനും അച്ഛനും കൂടി ഷീറ്റ് അടിക്കാൻ ചെന്നു. അപ്പോൾ ആന്റി അങ്ങോട്ട് വന്നിട്ട് പറഞ്ഞു.’ഇന്ന് രാത്രി അംബിക ചേച്ചി ഇല്ല, വീട്ടിൽ പോയേക്കുവാ, ചന്തു നീ വൈകിട്ട് ഒന്ന് വരണം എനിക്ക് കൂട്ടിന് ‘ആന്റി പറഞ്ഞു. ‘അതിനെന്താ അവൻ വരും’അച്ഛൻ അപ്പോഴേ മറുപടിയും പറഞ്ഞു. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.അങ്ങനെ രാത്രി ഞാൻ അവരുടെ വീട്ടിൽ എത്തി.വലിയ വീടാണ് വീടിനു ചുറ്റും റബ്ബർ കാടുകളും. ഞാൻ ആദ്യമായിട്ടാണ് ആ വീട്ടിൽ കിടക്കാൻ പോകുന്നത്. മുൻപൊക്കെ ആരും ഇല്ലത്തെ വരുമ്പോൾ എന്റെ അമ്മ ആയിരുന്നു പോകുന്നത് അവർക്ക് കൂട്ടിന്. എന്തായാലും അവിടെ ചെന്ന് ടി വി ഒക്കെ കണ്ടിരുന്നു. അവർ ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ആയിരുന്നു വേഷം.’ഈ സ്ത്രീക്ക് നാണമില്ലേ പ്രായം ഇത്രേം ആയിട്ടും ഇതൊക്കെ ഇട്ടോണ്ട് നടക്കാൻ ‘ഞാൻ മനസ്സിൽ ചിന്തിച്ചു. അവർ എന്നോട് പുക പുരയിൽ നിന്നും ഉണങ്ങിയ റബ്ബർ ഷീറ്റുകൾ മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിൽ കൊണ്ട് ഇടാൻ പറഞ്ഞു.എല്ലാം കൂടി മുകളിൽ എത്തിച്ചപ്പോൾ തന്നെ നെറ്റ് നടുവൊടിഞ്ഞു. അപ്പോഴേക്കും അവർ ആഹാരം കഴിക്കാൻ വിളിച്ചു.ഞാൻ സാധാരണ 9 മണി കഴിഞ്ഞാണ് ആഹാരം കഴിക്കുന്നത്.അന്റി 8 മണിക്ക് വിളിച്ചപ്പോൾ ഞാൻ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു.’അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ 9 മണിക്ക് മൂൻപ് ഉറങ്ങാൻ പോകും അതിന് മൂൻപ് ആഹാരം കഴിക്കണം,വന്ന് കഴിക്ക്’ ആന്റി പറഞ്ഞു.ഞാൻ ആഹാരം കഴിച്ചോ വീണ്ടും ഫോണിലും കളിച്ച് ടി വി യും കണ്ട് കൊണ്ടിരുന്നു.ആന്റി എന്റെ അടുത്ത് വന്ന് നിന്ന് എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.’ടി വി യും കണ്ട് ഇരുന്നാൽ മതിയോ കിടക്കണ്ടേ ‘അന്റി ചോദിച്ചു.’ആന്റി പോയി കിന്നോളൂ, ഞാൻ ഈ സെറ്റിയിൽ കിടന്നോളാം ‘ഞാൻ പറഞ്ഞു.’അത് കൊള്ളാം എന്നെ ഒറ്റയ്ക്ക് കിടത്താൻ ആണെങ്കിൽ നീ പിന്നെ എന്തിനാ എനിക്ക് കൂട്ട് കിടക്കാൻ വന്നേ’ആന്റി ചോദിച്ചു.’ഒരു മുറിയിൽ കിടക്കാനോ’ ഞാൻ ചോദിച്ചു.’അതിനെന്താ ഞാൻ നിന്നെ കേറി പീഡിപ്പിക്കത്തൊന്നുമില്ല ‘അന്റി ചിരിച്ച് കൊണ്ട് പറഞ്ഞു.ഞാൻ എഴുന്നേറ്റ് ആന്റിയുടെ കൂടെ റൂമിലേക്ക് പോയി.ഇരുട്ട് മൂടി കിടക്കുന്ന ഒരു വലിയ മുറി.ആന്റി ലൈറ്റ് ഇട്ടു.ആ മുറിയിലെ ജനലിൽ കൂടി നോക്കിയാൽ എന്റെ വീട് അവ്യക്തമായി കാണാം.ആന്റി എന്റെ ചന്തിയിൽ പതുക്കെ ഒന്ന് അടിച്ചിട്ട് കിടന്ന് ഉറങ്ങാൻ പറഞ്ഞു.ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാൻ എ സി യിട്ട് കിടക്കുന്നത്. അതിന്റെ ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു. കിടന്ന് കുറച്ച് നേരം കഴിഞ്ഞപ്പോൾ ആന്റി എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു.അവർ പതുക്കെ എന്നെ കെട്ടിപിടിച്ചു.ആ വലിയ കൈകൾ എന്റെ ശരീരത്തിൽ അമർന്നു.ഉറക്കത്തിൽ ചെയ്യുന്നതാണ് എന്ന് കരുതി ഞാൻ കൈമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ആന്റി കാൽ എടുത്ത് എന്റെ മുകളിൽ വെച്ച് രണ്ട് മുലകളും എന്റെ ശരീരത്തിൽ അമർത്തി എന്നെ വരിഞ്ഞ് മുറുക്കി.ആന്റി ഉറക്കത്തിൽ അല്ല എന്ന് എനിക്ക് മനസിലായി.ഞാൻ ഉറക്കം നടിച്ച് കിടന്നു.അവർ പതുക്കെ എന്റെ ടി ഷർട്ട്‌ മുകളിലേക്ക് പൊക്കി എന്റെ വയറ്റിൽ തടവാൻ തുടങ്ങി.എന്റെ പൊക്കിളിൽ വിരലിട്ട് കറക്കിയ അവരുടെ രണ്ട് കൈകൾ പതുക്കെ താഴോട്ട് ഇറങ്ങി.എന്റെ ജെട്ടിക്ക് മുകളിലൂടെ തടവാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായി സ്ത്രീ സ്പർശമേറ്റ എന്റെ സാധനം ഇരുമ്പ് പോലെ പൊങ്ങി.ആന്റി പതുക്കെ കൈ ജെട്ടിക്ക് അകത്തേക്ക് കയറ്റി.’എന്ത് ചെയ്യുവാ ആന്റി’ ഞാൻ ചോദിച്ചു.’നീ ജെട്ടി ഇട്ടിട്ടുണ്ടോന്ന് നോക്കിയതാടാ കുട്ടാ ‘ആന്റി മറുപടി പറഞ്ഞു.ഈ സമയം ആന്റി എന്റെ സാധനം പുറത്തെടുത്ത് ഞെരിക്കുകയായിരുന്നു.’ആന്റി കൈ എടുത്തേ ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാണ് ‘.ഞാൻ പറഞ്ഞു.’ഒരു പ്രശ്നവുമില്ല,ആരുമറിയില്ല നിനക്ക് ഞാൻ എത്ര പണം വേണമെങ്കിലും താരാം, ആരുമറിയില്ല,കുറച്ച് നാളായി നിന്നെ ഞാൻ നോക്കിയിരിക്കുവാ,ഇങ്ങോട്ട് വാടാ ചക്കരേ ‘ഇതും പറഞ്ഞ് ആന്റി എന്നെ ആന്റിയോട് ചേർത്തു. ആന്റിയുടെ ചുണ്ടുകൾ എന്റെ വായിലാക്കി ചപ്പി വലിച്ചു.ഈ സമയം ആന്റിയുടെ കൈകൾ എന്റെ തടിച്ച ചന്തിയിൽ പിടിച്ച് ഞെരിച്ചു കൊണ്ടിരുന്നു.ഞാൻ മറ്റൊരു ലോകത്ത് എത്തിയ അവസ്ഥയിലായി.ആന്റി എന്റെ തുണിയെല്ലാം ഊരി ദൂരെ എറിഞ്ഞു.എന്നിട്ട് ആന്റിയുടെ ടി ഷർട്ടും ബ്രായും എന്നെ കൊണ്ട് ഊരിപ്പിച്ചു.എന്റെ കൈ പതുക്കെ ആന്റിയുടെ ജെട്ടിയിലേക്ക് കയറി.’കൊച്ചു കള്ളൻ അപ്പൊ ഇതൊക്കെ അറിയാം അല്ലെ ‘അന്റി പറഞ്ഞു. ആന്റി എന്റെ കൈ തട്ടി മാറ്റിയ ശേഷം ട്രാക്സ്യൂട് ഊരി ദൂരെ എറിഞ്ഞു.ഇപ്പോൾ നൂൽ ബന്ധം പോലുമില്ലാതെ ഞാനും ആന്റിയും കെട്ടിപ്പിടിച് കിടക്കുവാണ്. ആന്റിയുടെ കൈ എന്റെ അണ്ടിയിലും എന്റെ കൈ ആന്റിയുടെ പൂറ്റിലും ആണ്. ഞാൻ ആന്റിയെ വിരലിട്ട് സുഖിപ്പിച്ചു കൊണ്ടിരുന്നു. അവർ പെട്ടെന്ന് എന്നെ മറിച് ഇട്ട ശേഷം എന്റെ മുകളിലേക്ക് കയറി രണ്ട് മുലകളും എന്റെ വായിൽ വെച്ച് തന്നു.ആന്റി കിടപ്പുമാറ്റി ഡോഗി സ്‌റ്റൈലിൽ തന്‌റെ കുണ്ടിപൊക്കി കിടന്നു. ആന്റിയുടെ കൊതച്ചാലുകൾക്കുള്ളിലേക്ക് ഞാൻ എന്റെ മുഖമടുപ്പിച്ചു. കുണ്ടിപ്പാളികൾ പിളർത്തി പൂറ്റിൽ ഞാൻ എന്റെ ചുണ്ടുവച്ചു. ആഹ്….ആന്റി സുഖം കൊണ്ടു പുളഞ്ഞു. ആന്റിയുടെ പൂറ്റിനു ചുറ്റും പെർഫ്യൂമിന്‌റെ സുഗന്ധം പൂത്തുനിന്നിരുന്നു. കൂതിത്തുളയിലുമ്മ വച്ചപ്പോഴും എനിക്ക് ആ സുഗന്ധമാണു ലഭിച്ചത്.മിനിറ്റുകളോളം ആന്റിയുടെ പൂറുകളെയും കൂതിത്തുളയെയും എന്റെ ചുണ്ടുകൾ ചപ്പിത്തോർത്തി.കന്തുകളിൽ ഉമ്മകൾ കൊണ്ടു മൂടി അതിനെ വലിപ്പത്തിലാക്കി. എന്റെ മാറിലും മുലക്കണ്ണുകളിലും ആന്റി ചുംബിച്ചു.എന്റെ വയറ്റിൽ ആന്റിയുടെ കൈകൾ ഓടി നടന്നു.എന്റെ ദേഹത്തേക്ക് സമീറ ആന്റിയുടെ വെളുത്തു കൊഴുത്ത ശരീരം പടർന്നു കയറി. എന്റെ തലയ്ക്കു പിന്നിൽ പിടിച്ചുകൊണ്ട് എന്റെ ചുണ്ടുകൾ അവർ ചപ്പിവലിച്ചു.എന്റെ കുണ്ണ അവരുടെ തുടകൾക്കിടയിലെ ഞെരിഞ്ഞു. ചുംബനത്തിന്‌റെ ശക്തിക്കൊപ്പം ആന്റിയുടെ കരുത്തുറ്റ കൈകൾ എന്റെ ചന്തിയിൽ ഞെരിച്ചുകൊണ്ടിരുന്നു.കുറച്ച് കഴിഞ്ഞ് ആന്റി എഴുന്നേറ്റ് ലൈറ്റ് ഇട്ടു.അവരെ കണ്ട് ഞാൻ ഞെട്ടി. കഴുത്തിൽ ഒരു നീളൻ സ്വർണ്ണ മാല, അരയിൽ ഒരു അരഞ്ഞാണം മിക്ക വിരലുകളിലും മോതിരം.ഇതല്ലാതെ ഒരു നൂൽ കഷ്ണം പോലുമില്ല അവരുടെ ദേഹത്ത്.രണ്ട് മത്തങ്ങാ മുലകളും പകുതി ചാടിയ വയറും വെളുത്ത്‌ കൊഴുത്ത ശരീരം. ഇവരാണോ ഇത്രേം നേരം എന്റെ മുകളിൽ അഭ്യാസം നടത്തിയത് എന്ന് ആലോചിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.ആന്റി എന്നെ പിടിച്ച് മടിയിലിരുത്തി എന്റെ ശരീരത്തിലൂടെ കൈകൾ ചലിപ്പിച്ച് എന്റെ അണ്ടിയിൽ പിടുത്തമിട്ടു.ആദ്യ കളി ആയതിനാൽ ആദ്യമേ പോയിരുന്നു എനിക്ക്.അവർ വീണ്ടും അതെടുത്ത് അടിക്കാൻ തുടങ്ങി.’കുട്ടാ, ആദ്യം പോയപ്പോ കിട്ടിയില്ല, വരറാവുമ്പോ പറയണേ. ആന്റിക്ക് മോന്റെ പാല് കുടിക്കണം:ഇതും പറഞ്ഞ് അവർ എന്റെ ചെവിയിൽ കടിച്ചു കൊണ്ട് അടിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് വരാറായി. ‘ആന്റി വരാറായി ‘. ഞാൻ പറഞ്ഞ്.അവർ എന്നെ പെട്ടെന്ന് കട്ടിലിലേക്ക് ഇട്ടിട്ട് എന്റെ സാധനം വായിൽ എടുത്തു. കുട്ടികൾ ലോലിപോപ്പ് തിന്നുന്ന പോലെ അവർ അത് ഉറിഞ്ചി. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് വന്നു. ആന്റി അതും മുഴുവൻ കുടിച്ചിറക്കി. ആന്റി പതുക്കെ എഴുന്നേറ്റ് വീണ്ടും ലൈറ്റ് അണച്ചു.പതുക്കെ എന്റെ മുകളിലേക്ക് കയറി ഇരുന്നു.എന്റെ അണ്ടി വീണ്ടും ബലം വെച്ചു.അവർ പതുക്കെ എന്റെ കുട്ടനെ അവരുടെ പൂറ്റിലേക്ക് ഇറക്കി.പതുക്കെ അടിക്കാൻ തുടങ്ങി. പതിയെ പതിയെ അടിയുടെ സ്പീഡ് കൂടി.ഒരു ലോറിയുടെ അടിയിൽ പെട്ട അവസ്ഥയായി.എന്റെ അണ്ടി ഇപ്പോൾ ഓടിയുമെന്ന് തോന്നി.’അയ്യോ എനിക്കൊന്നും വേണ്ടായേ വെറുതെ വിട്ടാ മതിയേ എന്ന് ഞാൻ മനസ്സിൽ വിളിച്ചു കൂവി ‘കുറച്ച് കഴിഞ്ഞ് എനിക്ക് വീണ്ടും പോയി.’ ആന്റിക്ക് ഇത് വരെ പോയില്ലെടാ മുത്തേ,നീ ഒന്ന് നക്കി വരുത്തി താ ‘ഇതും പറഞ്ഞ് ആന്റി എന്റെ മുഖത്ത് കയറി ഇരുന്നു. ‘നോക്കി നിക്കാതെ നക്കടാ തായോളി ‘അന്റി ഇതും പറഞ്ഞു പൂർ എന്റെ മുഖത്ത് അമർത്തി ‘ഞാൻ പതുക്കെ നാക്ക് അതിലേക്ക് കയറ്റി നക്കാൻ തുടങ്ങി.ചെറിയ പുളിപ്പ് എനിക്ക് അനുഭവപ്പെട്ടു.കുറച്ച് നേരം കഴിഞ്ഞിട്ടും വരാത്തതിനാൽ ഞാൻ വിരൽ ഇട്ടും ആന്റിയെ സഹായിച്ചു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ സുനാമി പോലെ എന്റെ വായിലേക്ക് ആന്റിയുടെ മദന ജലം ഒഴുകി. ആന്റി അത് മുഴുവൻ എന്റെ വായിൽ വെച്ച് തന്നു. ആന്റിയുടെ കൈകൾ വീണ്ടും എന്റെ അണ്ടി ലക്ഷ്യമാക്കി പോയി.’ആന്റി എനിക്ക് വേദനിക്കുന്നു. ഇനിയും ചെയ്താൽ അതിൽ നിന്ന് ചോര വരും ‘. ‘അത് ആദ്യമായതുകൊണ്ടാടാ കുഴപ്പമില്ല ഞാൻ ശെരിയാക്കി എടുക്കാം ‘ഇതും പറഞ്ഞ് ആന്റി എന്റെ ബോളുകൾ പിടിച് കുലുക്കി.എന്നിട്ട് പതുക്കെ എന്റെ മുകളിൽ കയറു കിടന്നു.എനിക്ക് ശ്വാസം മുട്ടി.എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മ വയ്ക്കാൻ ആരംഭിച്ചു.’ഇതൊന്നും വേറെ ആരും അറിയരുത്, അറിഞ്ഞാൽ നിന്റെ അച്ഛൻ പിന്നെ ഇവിടെ ജോലിക്ക് ഉണ്ടാകില്ല,എന്നെ അനുസരിച്ചു നിന്നാൽ നിനക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാകും ‘ആന്റി പറഞ്ഞ്.ഇല്ല ആന്റി ഞാൻ ആരോടും പറയില്ല.ഞാൻ പറഞ്ഞു.’നിനക്ക് എന്നെ ഇഷ്ടമായോ ‘ആന്റി ചോദിച്ചു.ഞാൻ മൂളി.’എന്നെ സുഖിപ്പിക്കാൻ നിന്റെ ഈ കുണ്ണ പോരാ, കുഴപ്പമില്ല നാല് കളി കഴിയുമ്പോ ഇവനങ്ങ വലുത്തായിക്കൊള്ളും ‘ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു………… Related Tagged InAunty story kambi kathakal kambi story kambikadhakal kambikatha kambikathakal malayalam kambikathakal
“നീ എന്തിനാ ഇപ്പോൾ ഇങ്ങനെ നോക്കുന്നേ . അതിനു മാത്രം എന്താ ഇപ്പോൾ ഉണ്ടായത് . ” ഗൗതം ഞെട്ടൽ മറച്ചു പിടിച്ചു ഗൗരവത്തിൽ കിച്ചുവിനെ നോക്കി ചോദിച്ചു . “ഒന്നും ഇല്ലേ പിന്നെ നീ എന്തിനാ ഈ കാര്യം പറഞ്ഞപ്പോൾ ഞെട്ടിയത് ” കിച്ചു വിട്ടു കൊടുക്കാൻ ഉദ്ദേശം ഇല്ലാതെ ചോദിച്ചു . “ഞാൻ ഞെട്ടാനോ എന്തിനു . ഇവള് വീണപ്പോൾ എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒന്ന് ഹെല്പ് ചെയിതു . അതിപ്പോ ഇത്രക്ക് പറയാൻ മാത്രം ഒന്നും ഇല്ല്യ . ” ഗൗതം പറഞ്ഞു . “എന്നിട്ട് നീ ഇതുവരെ ഇങ്ങനെ ആരേം ഹെല്പ് ചെയ്‌യുന്നത്‌ ഞങ്ങളാരും കണ്ടിട്ടില്ലല്ലോ ” കിരൺ ചോദിച്ചു . “അച്ഛനും അമ്മയും അല്ലേ പറഞ്ഞത് കോളേജിൽ ഇവളെ ഒന്ന് ശ്രദ്ധിക്കണം എന്ന് . അത് കൊണ്ട് ഹെല്പ് ചെയ്തെന്നെ ഉള്ളു . പിന്നെ നിങ്ങള് പറയരുതല്ലോ ഇവള് വീണു കിടന്നിട്ട് ഞാൻ തിരിഞ്ഞു നോക്കിയില്ല എന്ന് .” ഗൗതം ഒരു ഭാവവും ഇല്ല്യാതെ പറഞ്ഞപ്പോൾ പ്രിയയുടെ മുഖം മങ്ങി . പ്രിയയെ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ട് ഗൗതം അത് കണ്ടില്ല . “ഓ … അപ്പോൾ അത് കൊണ്ടാണ് അല്ലേ . ഞങ്ങളു വിചാരിച്ചു …” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു . “നിങ്ങളെന്ത് വിചാരിച്ചുന്നു ? വിചാരിക്കാൻ മാത്രം ഇപ്പോൾ എന്താ ഉണ്ടായത് .ഇനി നിങ്ങൾക്കൊക്കെ പ്രശ്‍നം ഉണ്ടേൽ ഞാൻ ഇനി വീണു കിടക്കുമ്പോൾ തിരിഞ്ഞു നോക്കാതെ ഇരുന്നോളാം . ” ഗൗതം ഗൗരവത്തിൽ പറഞ്ഞു . “നീ ഇപ്പോൾ ചൂടാവാൻ ആരും ഒന്നും പറഞ്ഞില്ലാലോ ” കാർത്തിക്ക് ചോദിച്ചു . “അതിനിപ്പോ ആരാ ചൂടായത് ” ഗൗതം ചോദിച്ചു . കിച്ചു എന്തോ പറയാൻ തുടങ്ങിയതും കൃഷ്ണൻ കണ്ണുകൊണ്ട് തടഞ്ഞു . അപ്പോഴാണ് ഗൗതമിന്റെ ഫോൺ റിങ് ചെയ്തത് . ഗൗതം മൊബൈൽ ഫോൺ സ്ക്രീനിലേക്ക് നോക്കി ഒന്ന് ചിരിച്ചു . എന്നിട്ട് ഫോൺ എടുത്തു “ഇപ്പോൾ വരാം . നീ അവിടെ തന്നെ നിന്നാൽ മതി .” ഗൗതം പറഞ്ഞു . “ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം . എന്റെ ഒരു ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട് .” ഗൗതം അതും പറഞ്ഞു ഡ്രസ്സ് പോലും മാറ്റാതെ പോയി . കാർത്തിക്കും കിരണും കിച്ചുവിന്റെ മുഖത്തേക്ക് നോക്കി . കിച്ചു അവരെ നോക്കി കണ്ണടച്ച് കാണിച്ചു . പ്രിയയോട് ആരും ഇതിനെ കുറിച്ചു ഒന്നും ചോദിച്ചില്ല . “ദേവു മോള് പോയി കിടന്നോ . കാല് ഇങ്ങനെ തൂക്കി ഇടേണ്ട ” കൃഷ്ണൻ പറഞ്ഞു . സാവിത്രി പ്രിയയെ റൂമിലേക്ക് കൊണ്ട് പോയി . കിച്ചുവും കിരണും കാർത്തിക്കും കൂടി ഗാർഡനിലേക്ക് പോയി . “എന്താ കിച്ചു ഗൗതമിനു ഒരു സ്പെല്ലിങ് മിസ്റ്റേക്ക് . ഇത് വരെ കാണാത്ത പല ഭാവങ്ങളും ” കിരൺ ചിരിച്ചുകൊണ്ട് ചോദിച്ചു . “ഞാനും അതിന്റെ പിന്നാലെ ആണ് . എനിക്ക് ആ കള്ള കണ്ണനെ കുറച്ചു ഡൌട്ട് ഉണ്ട് . നിങ്ങള് കോളേജിൽ നടന്ന സംഭവങ്ങളൊക്കെ ഒന്ന് പറഞ്ഞെ .” കിച്ചു അവർ രണ്ടു പേരേയും നോക്കി പറഞ്ഞു . കിരണും കാർത്തിക്കും പ്രിയ കോളേജിൽ വന്നത് മുതൽ അവര് കണ്ട കാര്യങ്ങൾ പറഞ്ഞു . കിച്ചു വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു . “അപ്പോൾ അങ്ങിനെ ആണ് കാര്യങ്ങൾ . അവന്റെ ഇന്നത്തെ അവളോടുള്ള കെയറിങ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്കും സംശയം തോന്നി . കുറച്ചു ദിവസായിട്ട് ഞങ്ങൾ ശ്രദ്ധിക്കുന്നു അവനിൽ ഒരു മാറ്റം .” കാർത്തിക്ക് പറഞ്ഞു . “എന്തായാലും നിങ്ങള് അറിഞ്ഞഭാവം നടിക്കണ്ട . നമുക്ക് നോക്കാം നമ്മള് വിചാരിക്കുന്ന പോലെ ആണോന്ന് ” കിച്ചു പറഞ്ഞു . “എന്തായാലും അവനു എന്തോ ഒരു മാറ്റം ഉണ്ട് . അത് ഉറപ്പാണ് . ” കിരൺ പറഞ്ഞു . ബീച്ച് സൈഡിൽ കാർ പാർക്ക് ചെയ്ത് സീറ്റിൽ ചാരി ഇരിക്കുവായിരുന്നു ഗൗതം . അവൻ ഫോൺ എടുത്ത് കോൾ ഹിസ്റ്ററി നോക്കി . ” ‘എയർടെൽ കസ്റ്റമർ കെയർ . ‘ ! കോടി പുണ്യം ആണ് നീ . വീട്ടിൽ നിന്നും എങ്ങനെ എസ്‌കേപ്പ് ആവും എന്ന് നോക്കി ഇരുന്നപ്പോൾ ആണ് നിന്റെ കോൾ . ഒരാളും സ്ക്രീനിലേക്ക് ശ്രദ്ധിക്കാഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു !! ” ഗൗതം സ്വയം പറഞ്ഞു ചിരിച്ചു . ” കിച്ചുവിന് നല്ല ഡൌട്ട് ഉണ്ട് അതിന്റെ കൂടെ മറ്റവന്മാരും . ആരും പറഞ്ഞു പ്രിയ അറിയേണ്ടതല്ല എന്റെ ഇഷ്ട്ടം . ഞാൻ പറയാതെ തന്നെ അവളതു ഫീൽ ചെയ്യണം . അവൾക്കും എന്നോട് ആ ഒരിഷ്ട്ടം തോന്നി തുടങ്ങണം . അതിനാണ് ഞാൻ കാത്തിരിക്കുന്നത് അല്ലെങ്കിൽ അച്ഛനോടും അമ്മയോടും അവളെ ഇഷ്ടമാണെന്നു ഒരു വാക്ക് പറഞ്ഞാൽ മതി അവര് സമ്മതിപ്പിക്കും അവളെ , പക്ഷെ എനിക്ക് അതല്ല ദേവൂട്ടി വേണ്ടത് . നമ്മള് തമ്മിൽ പരസ്പരം അറിഞ്ഞു നമ്മൾ പോലും അറിയാതെ നമ്മൾ പ്രണയിച്ചു തുടങ്ങണം . കാത്തിരിക്കാം ! ” ഗൗതം അവന്റെ ഫോണിൽ വന്നു കിടന്ന പ്രിയയെ എടുത്ത് കൊണ്ട് നടക്കുന്ന ഫോട്ടോ നോക്കി ചിരിച്ചു . രാത്രി 12 മണി കഴിഞ്ഞാണ് ഗൗതം വീട്ടിൽ വന്നത് . അവൻ ഒരു ഡ്രൈവ് പോയി നേരം വൈകിയേ വരൂ എന്ന് സാവിത്രി വിളിച്ചപ്പോൾ പറഞ്ഞിരുന്നു . എല്ലാവരും കിടന്നിരുന്നു . അവൻ കയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തു കയറി . എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും എന്നത് കൊണ്ട് അവൻ പ്രിയയുടെ റൂമിന്റെ അടുത്തേക്ക് പമ്മി പമ്മി നടന്നു . പ്രിയയുടെ റൂം ലോക്ക് ചെയ്തിരുന്നില്ല . വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു . റൂമിൽ ലൈറ്റും ഉണ്ടായിരുന്നു . ഗൗതം ഡോർ തുറന്നു നോക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു . അപ്പോഴാണ് റൂമിൽ നിന്നും പ്രിയ ചുമക്കുന്ന ശബ്ദം കേട്ടത് പെട്ടന്നുള്ള വെപ്രാളത്തിൽ വാതിൽ പിടിയിൽ പിടിച്ചു നിന്ന ഗൗതം അവിടെ നിന്നും തിരിച്ചു പോകുന്നതിനു പകരം അകത്തേക്ക് കയറി . വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രിയ പെട്ടന്ന് ഗൗതമിനെ കണ്ടപ്പോൾ ആ ഞെട്ടലിൽ കുടിച്ചു കൊണ്ടിരുന്ന വെള്ളം നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി . ഗൗതം എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു . പെട്ടന്ന് വന്ന ബോധോദയത്തിൽ ഗൗതം വന്നു അവളുടെ നെറുകയിൽ തട്ടി . കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ ചുമ നിർത്തി അപ്പോൾ ഗൗതം തന്നെ പ്രിയ സംസാരിക്കുന്നതിനു മുൻപ് സംസാരിച്ചു തുടങ്ങി . ” ഞാൻ ഡൈനിങ്ങ് ഹാളിൽ വെള്ളം കുടിക്കാൻ പോകുവായിരുന്നു . തന്റെ റൂമിൽ ലൈറ്റ് കണ്ടപ്പോൾ വന്നു നോക്കിയതാ . ഉറങ്ങിയില്ലേ ഇതുവരെ ?” ഗൗതം ചോദിച്ചു . “പകൽ കുറേ നേരം ഉറങ്ങിയത് കൊണ്ട് ആണെന്ന് തോന്നുന്നു . രാത്രി ഉറക്കം വരുന്നില്ല . ഗൗതം ഇപ്പോഴാണോ വന്നത് .? ” പ്രിയ ഗൗതമിനെ നോക്കി ചോദിച്ചു . “ആ അതെ ചുമ്മാ ഒരു ഡ്രൈവ് പോകാൻ തോന്നി . ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു . ” താങ്ക് യു ” പ്രിയ ഗൗതമിനെ നോക്കി പറഞ്ഞു . “എന്തിനു ?!” ഗൗതം ചോദിച്ചു . “ഇന്ന് ഹെല്പ് ചെയ്തില്ലേ . പിന്നെ അന്ന് കിരണേട്ടനോടും കാർത്തിയേട്ടനോടും അവര് എന്നെക്കുറിച്ചു പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു എന്ന് പറഞ്ഞു . അതിനൊക്കെ താങ്ക്സ് . അച്ഛനും അമ്മയും പറഞ്ഞത് കൊണ്ട് ആണെങ്കിലും എന്നെ ശ്രദ്ധിച്ചതിനു ഞാൻ താങ്ക്സ് പറയണല്ലോ ” പ്രിയയുടെ മുഖത്തു അത്ര തെളിച്ചം ഇല്ലായിരുന്നു . ഒന്ന് പുഞ്ചിരിക്കാൻ അവൾ പാടുപെട്ടു . “അയ്യേ താങ്ക്സ് ഒന്നും പറയണ്ടടോ . പിന്നെ താൻ എന്നോട് താങ്ക്സ് പറയുന്നതൊന്നും എനിക്ക് ഇഷ്ട്ടമല്ല . ! തന്റെ മുഖത്തിനു വോൾടേജ് പോരല്ലോ . വേദനയുണ്ടോ കാലിനു ?” ഗൗതം ചോദിച്ചു . “ഇല്ല ഇപ്പൊ വേദനയൊന്നും ഇല്ല . നീരും കുറഞ്ഞു .” പ്രിയ പറഞ്ഞു . “താൻ ഒന്ന് ഉഷാർ അവടൊ . തന്നെ ഇങ്ങനെ കാണാൻ ഒരു സുഖം ഇല്യാട്ടോ . എന്നോട് തല്ലുണ്ടാക്കാൻ വരുന്ന ആ വാഴക്കാളി ആണ് രസം . ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു . ” ഞാൻ അല്ലാലോ തല്ലുണ്ടാക്കാൻ വരുന്നേ ഗൗതം അല്ലേ . എന്താ ഒരു ജാട . ഞാൻ എന്ത് പറഞ്ഞു മിണ്ടാൻ വന്നാലും എന്നോട് കേറി ചൂടാവും .ജാട തെണ്ടി ” പ്രിയ പറഞ്ഞു കഴിഞ്ഞതും നാക്കു കടിച്ചു . പക്ഷെ ഗൗതം അത് കേട്ട് പൊട്ടി ചിരിച്ചു .പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ വാപൊത്തി . “സോറി . തന്നോട് ചൂടാവുന്നത് കുറച്ചു കൂടുതലാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട് . അതാ അന്ന് കോളേജിൽ വന്നു സംസാരിക്കാൻ വന്നത് അപ്പോൾ ആരാണാവോ ജാട ഇട്ടത് . ! ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു . “അത് ഞാൻ ചുമ്മാ …. ഓക്കേ ഇനി നമ്മൾ വഴക്കില്ല സമ്മതിച്ചോ ?!” പ്രിയ ചോദിച്ചു . “ഞാൻ എപ്പഴേ സമ്മതിച്ചു .” ഗൗതം അതും പറഞ്ഞു അവന്റെ വലതു കൈ നീട്ടി . പ്രിയ അവനു തിരിച്ചു കൈ കൊടുത്തു . “എന്നാൽ ശെരി . താൻ കിടന്നോ .ഗുഡ് നൈറ്റ് ” ഗൗതം പറഞ്ഞു . ‘ഇനി നിന്നാൽ ശെരിയാവില്ല !’ഗൗതം മനസ്സിൽ പറഞ്ഞു . “ഓക്കേ ഗുഡ് നൈറ്റ് ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു . ഗൗതം അവന്റെ റൂമിലേക്ക് പോയി .പ്രിയയും ഒരു പുഞ്ചിരിയോടെ ഉറങ്ങി . പിറ്റേന്ന് രാവിലെ ഗൗതം ജോഗിങ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ പ്രിയ കൃഷ്ണനോടൊപ്പം ഗാർഡനിൽ ഇരിക്കുകയായിരുന്നു . ഗൗതം അവരെ നോക്കിയപ്പോൾ പ്രിയ ഗൗതമിനെ നോക്കി ചിരിച്ചു . ഗൗതം നേരെ അകത്തേക്ക് പോയി സ്ഥിരം വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി താഴേക്ക് വന്നു . താഴെ എവിടെയും പ്രിയയെ കാണാത്തത് കൊണ്ട് ഗൗതം അടുക്കളയിലേക്ക് നടന്നു . ഗൗതം അങ്ങോട്ട് എത്തുമ്പോഴേക്കും പ്രിയ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു . പ്രിയക്ക് നടക്കുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും വല്യ കുഴപ്പമില്ലായിരുന്നു . “തനിക്ക് നടക്കാനൊക്കെ പറ്റുന്നുണ്ടോ ? വേദന മാറിയോ ?! ” ഗൗതം ചോദിച്ചു . “ഇല്ലെങ്കിൽ ഏട്ടന് എടുത്തോണ്ട് നടക്കാനാണോ ?! ” പ്രിയയുടെ പിന്നാലെ അടുക്കളയിൽ നിന്നും ഇറങ്ങി വന്ന കിച്ചു ചോദിച്ചു . അവന്റെ കൂടെ സാവിത്രിയും ഉണ്ടായിരുന്നു .പ്രിയയും ഗൗതവും അവന്റെ ആ ഡയലോഗ് കേട്ട് തറഞ്ഞു നിന്നു . “കിച്ചൂട്ടാ നീ മിണ്ടാതെ ഇരിക്ക് . കണ്ണൻ ദേവു മോൾക്ക് ഒരു ഹെല്പ് ചെയ്തതല്ലേ ” സാവിത്രി ശാസനയോടെ പറഞ്ഞു . “അവൻ പറയട്ടെ അമ്മേ . അവന്റെ വാക്കിനൊക്കെ ആര് വിലവെക്കുന്നു ” ഗൗതം പുച്ഛിച്ചു പറഞ്ഞു . “ഹമ്മ് ഇപ്പോൾ അങ്ങനൊക്കെ പറയും ” കിച്ചു പറഞ്ഞു . “താൻ ഇവൻ പറയുന്നത് ഒന്നും മൈൻഡ് ചെയ്യണ്ടട്ടോ ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു .പ്രിയ ചിരിച്ചു . ” നീ ഇപ്പോൾ ദേവു ചേച്ചിയോട് മര്യാദക്ക് സംസാരിക്കാൻ ഒക്കെ തുടങ്ങിയോ . അല്ലെങ്കിൽ ദേവു ചേച്ചിയോട് സംസാരിക്കുമ്പോൾ ദേഷ്യമാണല്ലോ പതിവ് .” കിച്ചു ചോദിച്ചു . “എനിക്ക് ഇവളോട് എന്തിനാ ദേഷ്യം ?” ഗൗതം ചോദിച്ചു . “മതി രണ്ടാളും നിർത്തിക്കെ. ബ്രേക്ക് ഫാസ്റ്റ് കഴിക്കാം . കണ്ണാ നീ പോയി അച്ഛനെ വിളിച്ചു വന്നേ ” സാവിത്രി പറഞ്ഞു . പ്രിയയോട് ഇരിക്കാൻ പറഞ്ഞിട്ട് സാവിത്രിയും കിച്ചുവും അടുക്കളയിലേക്ക് പോയി . “എടാ പൊട്ടാ നീ ഇങ്ങനെ കണ്ണനോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നാൽ അവൻ ചിലപ്പോൾ ദേവു മോളോട് സംസാരിക്കുന്നത് പോലും നിർത്തും . നീ അവരെ ഒരുമിപ്പിക്കാനാണോ നോക്കുന്നെ അതോ അകറ്റാനോ ” സാവിത്രി പതിഞ്ഞ സ്വരത്തിൽ കിച്ചുവിനോട് പറഞ്ഞു . ” എന്റെ അമ്മേ … അമ്മമാരായാൽ ഇങ്ങനെ വേണം . മോനെ പ്രേമിപ്പിക്കാൻ എന്തൊരു താൽപര്യം !” കിച്ചു പറഞ്ഞത് കേട്ട് സാവിത്രി ചിരിച്ചു . സാവിത്രിയും കിച്ചുവും കൂടി ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ കൊണ്ട് വെച്ചു . ലക്ഷ്മി ഇന്ന് അവധി ആയിരുന്നു . പ്രിയക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് സാവിത്രി അവൾ സഹായിക്കാൻ ചെന്നപ്പോൾ ഓടിച്ചു വിട്ടു . അവരൊരുമിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു . കൃഷ്ണൻ ഓഫീസിലേക്ക് പോയി . ഗൗതവും കിച്ചുവും ഇന്ന് കോളേജ് ലീവ് ആയത് കൊണ്ട് വീട്ടിൽ തന്നെ ഉണ്ടായിരുന്നു . ലഞ്ച് ഉണ്ടാക്കാൻ കിച്ചുവും ഗൗതവും സാവിത്രിയെ സഹായിച്ചു . പ്രിയയെ ഒന്നും ചെയ്‌യാൻ സമ്മതിക്കാത്തത് കൊണ്ട് പ്രിയ അടുക്കളയിൽ ഉള്ള ചെറിയ ടേബിളിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു . അമ്മയുടെയും മക്കളുടെയും പാചകം നോക്കി ഇരിക്കുകയായിരുന്നു പ്രിയ . കിച്ചു ഓരോ തമാശ ഒപ്പിക്കും അതിന്റെ ഇടക്ക്. ഗൗതം അവനു തിരിച്ചും പണി കൊടുക്കും . സാവിത്രി പ്രിയയോട് കിച്ചുവിന്റെയും ഗൗതമിന്റെയും ചെറുപ്പത്തിലേ വികൃതി ഒക്കെ പറയാൻ തുടങ്ങി . കിച്ചുവും ഗൗതവും അതിൽ കൂടെ കൂടി . സാവിത്രി പറയുന്നത് കേട്ട് പ്രിയ ഗൗതമിനെയും കിച്ചുവിനെയും അത് പറഞ്ഞു കളിയാക്കാൻ തുടങ്ങി .ഗൗതവും പ്രിയയും ഈ സംസാരത്തിലൂടെ ഒരുപാട് അടുത്തു . ലഞ്ച് കഴിഞ്ഞു കഴിച്ചു ടീവി കാണുകയായിരുന്നു എല്ലാവരും . കിച്ചു ചാനൽ മാറ്റി കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ചാനലിൽ ‘ ആറാം തമ്പുരാൻ ‘ . “ഐയ്‌വാ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ ” കിച്ചു പറഞ്ഞു . എല്ലാവരും സിനിമയിൽ മുഴുകി ഇരുന്നു . ജഗന്നാഥന്റെയും ഉണ്ണിമായയുടെയും അമ്പലത്തിലെ ഫസ്റ്റ് കോമ്പിനേഷൻ സ്സീൻ വന്നപ്പോൾ പ്രിയയും ഗൗതവും ഒരേ സമയം പരസ്പരം നോക്കി . പ്രിയ ഗൗതമിനെ നോക്കി ഇളിച്ചു കാണിച്ചു . ഗൗതവും തിരിച്ചു അതെ പോലെ ഇളിച്ചു കാണിച്ചു. ശബ്ദമില്ലാതെ ചുണ്ടനക്കി ” പോടീ ” എന്ന് വിളിച്ചു . പ്രിയ അവനെ തറപ്പിച്ചു നോക്കി . ഇപ്പം ശെരിയാക്കി തരാം എന്ന ഭാവത്തിൽ അവള് ബാക്കിയുള്ളവരെ നോക്കി . അപ്പോഴേക്കും പരസ്യം തുടങ്ങി . ” അമ്മേ അച്ഛനും അമ്മയും നാട്ടിൽ നിന്ന് വന്നതിനു ശേഷം പിന്നെ നിങ്ങളുടെ കല്യാണം കഴിഞ്ഞ അമ്പലത്തിൽ പോയിട്ടുണ്ടോ ?! ഞാൻ പോയ കാര്യം നിങ്ങളോട് ഇത് വരെ പറഞ്ഞില്ലല്ലോ .” പ്രിയ ഗൗതമിനെ നോക്കി അവരോട് ചോദിച്ചു . ഗൗതം ഒന്ന് ഞെട്ടി . ‘ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണ് . അന്ന് നടന്നതെങ്ങാനും പറഞ്ഞാൽ ഇനി ഇന്നലത്തെ പോലെ ഇവിടന്ന് ഇറങ്ങി പോവേണ്ടി വരുമോ . ? കസ്റ്റമർ കെയർ വിളിക്കുവോ എന്തോ !! ‘ ഗൗതം മനസ്സിൽ പറഞ്ഞു .
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”] ദോഹ : കലാഭവന്റെ മിമിക്രി വേദികളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും സുപരിചിതനായ ചാവക്കാട് സ്വദേശി കലാഭവൻ ഷംനവാസ് ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പുതിയ ഹിന്ദി സംഗീത വീഡിയോയിലൂടെ സംവിധാന രംഗത്തും ശ്രദ്ധേയമാകുന്നു. ഉപരോധത്തിന്റെ പ്രതിസന്ധികളിൽ പതറാൻ തയ്യാറല്ലാത്ത ഖത്തർ അത്യധികം ആവേശത്തോടെ ആഘോഷിച്ച ഈ വർഷത്തെ ദേശീയ ദിനത്തിൽ ഇന്ത്യക്കാർക്ക് കൂട്ടായി “കഹോ കഹോ സുനോ സുനോ ” എന്ന ഗാനവുമുണ്ടായിരുന്നു. ഈ ഗാനത്തിന്റ വീഡിയോ സംവിധാനം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഷംനവാസ്. ഒരു പ്രവാസി തനിക്ക് അന്നം തരുന്ന ഒരു രാജ്യത്തിന് നൽകുന്ന സ്നേഹോപഹാരമാണ് ഈ വീഡിയോ . മൻസൂർ ഫാമി എന്ന അനുഗ്രഹീത ഗായകന്റെ സംഗീതവും ഫൗസിയ അബൂബക്കറിന്റെ രചനയും മൻസൂർ ഫാമിയുടെയും നിരൻജ്‌ സുരേഷിന്റെയും ആലാപനവും റാം സുന്ദറിന്റെ ഓർക്കസ്ട്രേഷനും ഷജീർ പപ്പയുടെ ക്യാമറയും ഈ വിജയത്തിന്റെ മുഖ്യപങ്ക്‌ ഘടകങ്ങളാണ്. റബീഹ് ഇബ്രാഹിമിന്റെ എഡിറ്റിംഗ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു . ആർക്കും ചുവടുവെക്കാൻ തോന്നുന്ന രീതിയിൽ ഈ വീഡിയോയിൽ നൃത്തസംവിധാനം ചെയ്തിരിക്കുന്നത് ദോഹയിലെ D4 ഡാൻസ് ടീമംഗം പ്രമോദ് സി എം ആണ്. മൻസൂർ ഫാമി പാടി അഭിനയിച്ച് ദോഹ കോർണിഷ്, ഇസ്ലാമിക് മ്യൂസിയം പാർക്ക്, കത്താറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ്, ദോഹ ഹാർബർ, ബീച്ചുകൾ തുടങ്ങിയ മനോഹര സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ വീഡിയോ ഖത്തർ ദേശീയദിനത്തിന്റെ കഴിഞ്ഞ കാല ചിത്രങ്ങളും നമുക്ക് കാണിച്ചു തരുന്നു. ഖത്തറിൽ ഇന്ത്യക്കാർക്കു പുറമെ മറ്റു രാജ്യക്കാർ കൂടി ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ. ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകൾ ഈ മനോഹര സംഗീത ദൃശ്യവിരുന്നു യുട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ടുകഴിഞ്ഞു . ഉപരോധം വാർത്തകളിലൂടെ മാത്രം അനുഭവിച്ചറിഞ്ഞ പ്രവാസികൾ അവശ്യ സമയത്തു തങ്ങൾക്ക് തണലായ രാജ്യത്തിനും നേതാവിനും നൽകുന്ന പിൻതുണയും പ്രണാമവുമാണ് മലയാളി യുവാക്കൾ ഒരുക്കിയ ഈ ഹിന്ദി ആൽബം. 5 മിനിറ്റ് 44 സെക്കൻഡ് ഉള്ള ഈ കലാസൃഷ്ടി സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ആവേശം പകരുന്നതാണ് . ഒട്ടേറെ വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുള്ള ഷംനവാസ് ചാവക്കാട് തെക്കഞ്ചേരി വൈശ്യം വീട്ടിൽ അലിക്കുട്ടി, സുബൈദ ദമ്പതികളുടെ മകനാണ്.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
എ. ടി. bhxzsxjsw.com, ലഭ്യതയുള്ള bhxzsxjsw.com നമ്മുടെ പ്രധാന പരിഗണന നമ്മുടെ സന്ദർശകരുടെ സ്വകാര്യത ആണ്. ഈ സ്വകാര്യതാ നയം പ്രമാണം ശേഖരിച്ച രേഖപ്പെടുത്തി വിവരങ്ങൾ തരം അടങ്ങിയിരിക്കുന്നു bhxzsxjsw.com നാം അത് എങ്ങനെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ സ്വകാര്യതാ നയം കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ, ഞങ്ങളെ ബന്ധപ്പെടാൻ മടിക്കരുത്. ഈ സ്വകാര്യതാ നയം ഞങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് മാത്രമേ ബാധകമാകൂ, മാത്രമല്ല ഞങ്ങളുടെ വെബ്സൈറ്റിലേക്കുള്ള സന്ദർശകർക്ക് അവർ പങ്കിട്ട വിവരങ്ങൾ സംബന്ധിച്ച് ഒപ്പം/അല്ലെങ്കിൽ ശേഖരിക്കുകയും ചെയ്യുന്നു bhxzsxjsw.com. ഓഫ്ലൈനിലോ ഈ വെബ്സൈറ്റിന് പുറമെ ചാനലുകൾ വഴിയോ ശേഖരിച്ച വിവരങ്ങൾക്ക് ഈ നയം ബാധകമല്ല. ഞങ്ങളുടെ സ്വകാര്യത നയം സ്വതന്ത്ര സ്വകാര്യത നയം ജനറേറ്റർ സഹായത്തോടെ സൃഷ്ടിച്ചു. സമ്മതം ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ,നിങ്ങൾ താഴെ അതിന്റെ നിബന്ധനകൾ ഞങ്ങളുടെ സ്വകാര്യത നയം സമ്മതിക്കുകയും അംഗീകരിക്കുന്നു. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ നിങ്ങൾ നൽകാൻ ആവശ്യപ്പെട്ട വ്യക്തിഗത വിവരങ്ങൾ, അത് നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടതിന്റെ കാരണങ്ങൾ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്ന ഘട്ടത്തിൽ നിങ്ങൾക്ക് വ്യക്തമാകും. നിങ്ങൾ ഞങ്ങളെ നേരിട്ട് ബന്ധപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, നിങ്ങൾ ഞങ്ങൾക്ക് അയച്ചേക്കാവുന്ന സന്ദേശത്തിന്റെയും/അല്ലെങ്കിൽ അറ്റാച്ചുമെന്റുകളുടെയും ഉള്ളടക്കം, നിങ്ങൾ നൽകുന്ന മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ പോലുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങൾ ഒരു അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യുമ്പോൾ, പേര്, കമ്പനിയുടെ പേര്, വിലാസം, ഇമെയിൽ വിലാസം, ടെലിഫോൺ നമ്പർ എന്നിവ പോലുള്ള ഇനങ്ങൾ ഉൾപ്പെടെ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം. ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ വിവിധ വഴികളിലൂടെ ഉപയോഗിക്കുന്നു, ഉൾപ്പെടെ: നൽകുക, ഓപ്പറേറ്റ് ഞങ്ങളുടെ വെബ്സൈറ്റ് നിലനിർത്താൻ മെച്ചപ്പെടുത്തുക വ്യക്തിഗതമാക്കുക, ഞങ്ങളുടെ വെബ്സൈറ്റ് വിപുലീകരിക്കുക നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക പുതിയ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, സവിശേഷതകൾ, പ്രവർത്തനം എന്നിവ വികസിപ്പിക്കുക നേരിട്ട് അല്ലെങ്കിൽ ഞങ്ങളുടെ പങ്കാളികളിൽ ഒരാളിലൂടെ, കസ്റ്റമർ സർവീസ് ഉൾപ്പെടെ, നിങ്ങൾക്ക് വെബ്സൈറ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും മറ്റ് വിവരങ്ങളും നൽകുന്നതിന്, മാർക്കറ്റിംഗ്, പ്രൊമോഷണൽ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഇമെയിലുകൾ അയയ്ക്കുക തട്ടിപ്പ് കണ്ടെത്തി തടയുക ലോഗ് ഫയലുകൾ bhxzsxjsw.com ലോഗ് ഫയലുകൾ ഉപയോഗിച്ച് ഒരു സാധാരണ നടപടിക്രമം താഴെ. അവർ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ഈ ഫയലുകൾ സന്ദർശകരെ ലോഗ്. എല്ലാ ഹോസ്റ്റിംഗ് കമ്പനികൾ ഈ ചെയ്യാൻ ഹോസ്റ്റിംഗ് സേവനങ്ങൾ’ അനലിറ്റിക്സ് ഒരു ഭാഗം. ൾ ഉൾപ്പെടുന്നു ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസങ്ങൾ, ബ്രൗസർ തരം, ഇന്റർനെറ്റ് സേവന ദാതാവ് (ഐഎസ്പി), തീയതിയും സമയ സ്റ്റാമ്പ്, അപ്ടേറ്റ്/എക്സിറ്റ് ഈ വ്യക്തിപരമായി തിരിച്ചറിയുന്ന ഏതെങ്കിലും വിവരങ്ങൾ ലിങ്കുചെയ്തിട്ടില്ല. വിവരങ്ങളുടെ ഉദ്ദേശ്യം ട്രെൻഡുകൾ വിശകലനം വേണ്ടി ആണ്, സൈറ്റ് നിർവ്വഹിക്കുന്നു, ഉപയോക്താക്കളെ ട്രാക്കിംഗ്’ വെബ്സൈറ്റിൽ പ്രസ്ഥാനം, കുക്കികളും വെബ് ബീക്കണുകൾ ഏതൊരു വെബ്സൈറ്റിനെയും പോലെ, bhxzsxjsw.com ‘കുക്കികൾ’ഉപയോഗിക്കുക. ഈ കുക്കികൾ സന്ദർശകരുടെ മുൻഗണനകളും സന്ദർശക സന്ദർശകൻ പ്രവേശിക്കുകയോ സന്ദർശിക്കുകയോ ചെയ്ത വെബ്സൈറ്റിലെ പേജുകളും ഉൾപ്പെടെ വിവരങ്ങൾ സംഭരിക്കാൻ ഉപയോഗിക്കുന്നു. വിവരങ്ങൾ ഉപയോക്താക്കളെ ഒപ്റ്റിമൈസ് ഉപയോഗിക്കുന്നു ‘സന്ദർശകരെ അടിസ്ഥാനമാക്കി ഞങ്ങളുടെ വെബ് പേജ് ഉള്ളടക്കം യഥേഷ്ടമാക്കുന്നതിലൂടെ അനുഭവം’ ബ്രൗസർ തരം/അല്ലെങ്കിൽ മറ്റ് വിവരങ്ങൾ. ഗൂഗിൾ ഡബ്ലെച്ലിക്ക് അമ്പ് കുക്കി ഗൂഗിൾ ഞങ്ങളുടെ സൈറ്റിൽ ഒരു മൂന്നാം കക്ഷി വെണ്ടർ ഒന്നാണ്. അത് കുക്കികൾ ഉപയോഗിക്കുന്നു, അമ്പ് കുക്കികൾ എന്നറിയപ്പെടുന്ന, അവരുടെ സന്ദർശനം അടിസ്ഥാനമാക്കി ഞങ്ങളുടെ സൈറ്റ് സന്ദർശക www.website.com ഇന്റർനെറ്റിൽ മറ്റ് സൈറ്റുകൾ എങ്കിലും – സന്ദർശകർക്ക് താഴെ യുആർഎൽ ന് ഗൂഗിൾ പരസ്യ ഉള്ളടക്കവും നെറ്റ്വർക്ക് സ്വകാര്യതാ നയം സന്ദർശിച്ച് അമ്പ് കുക്കികൾ ഉപയോഗം നിരസിക് https://policies.google.com/technologies/ads പരസ്യ പങ്കാളികൾ സ്വകാര്യതാ നയങ്ങൾ പരസ്യ പങ്കാളികളുടെ ഓരോ സ്വകാര്യതാ നയം കണ്ടെത്താൻ ഈ ലിസ്റ്റ് പരിശോധിച്ചേക്കാം bhxzsxjsw.com. മൂന്നാം കക്ഷി പരസ്യ സെർവറുകൾ അല്ലെങ്കിൽ പരസ്യ നെറ്റ്വർക്കുകൾ കുക്കികൾ, ജാവാസ്ക്രിപ്റ്റ്, അല്ലെങ്കിൽ അവരുടെ ബന്ധപ്പെട്ട പരസ്യങ്ങളിലും ദൃശ്യമാകുന്ന ലിങ്കുകളിലും ഉപയോഗിക്കുന്ന വെബ് ബീക്കണുകൾ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു bhxzsxjsw.com ഇത് ഉപയോക്താക്കളുടെ ബ്രൗസറിലേക്ക് നേരിട്ട് അയയ്ക്കുന്നു. ഈ സംഭവിക്കുമ്പോൾ അവർ സ്വയം നിങ്ങളുടെ ഐപി വിലാസം ലഭിക്കും. ഈ സാങ്കേതികവിദ്യകൾ അവരുടെ പരസ്യ കാമ്പെയ്നുകളുടെ ഫലപ്രാപ്തി അളക്കുന്നതിനും/അല്ലെങ്കിൽ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ കാണുന്ന പരസ്യ ഉള്ളടക്കം വ്യക്തിഗതമാക്കാനും ഉപയോഗിക്കുന്നു. ശ്രദ്ധിക്കുക bhxzsxjsw.com മൂന്നാം-കക്ഷി പരസ്യദാതാക്കൾ ഉപയോഗിക്കുന്ന ഈ കുക്കികൾ ആക്സസ് അല്ലെങ്കിൽ നിയന്ത്രണം ഇല്ല ഉണ്ട്. മൂന്നാം കക്ഷി സ്വകാര്യതാ നയങ്ങൾ bhxzsxjsw.com സ്വകാര്യതാ നയം മറ്റ് പരസ്യദാതാക്കൾക്കും വെബ്സൈറ്റുകൾക്കും ബാധകമല്ല. അപ്രകാരം,ഞങ്ങൾ കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഈ മൂന്നാം-കക്ഷി പരസ്യ സെർവറുകളുടെ ബന്ധപ്പെട്ട സ്വകാര്യതാ നയങ്ങ ചില ഓപ്ഷനുകൾ ഒഴിവാക്കാനുള്ള എങ്ങനെ അവരുടെ സമ്പ്രദായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെട്ടേക്കാം. നിങ്ങളുടെ വ്യക്തിഗത ബ്രൗസർ ഓപ്ഷനുകൾ മുഖേന കുക്കികൾ അപ്രാപ്തമാക്കാൻ തിരഞ്ഞെടുക്കാം. പ്രത്യേക വെബ് ബ്രൌസറുകളിൽ കുക്കി മാനേജ്മെന്റ് കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ, അത് ബ്രൗസറുകളിൽ കണ്ടെത്താൻ കഴിയും’ ബന്ധപ്പെട്ട വെബ്സൈറ്റുകൾ. സിസിപിഎ സ്വകാര്യത അവകാശങ്ങൾ (എന്റെ സ്വകാര്യ വിവരങ്ങൾ വിൽക്കരുത്) സി. പി. ഐ. എം. യുടെ കീഴിൽ, കാലിഫോർണിയ ഉപയോക്താക്കൾക്കും അതിനുള്ള അവകാശമുണ്ട്.: ഒരു ഉപഭോക്താവിന്റെ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്ന ഒരു ബിസിനസ്സ് ഉപഭോക്താവിനെക്കുറിച്ച് ശേഖരിച്ച വ്യക്തിഗത വിവരങ്ങളുടെ വിഭാഗങ്ങളും നിർദ്ദിഷ്ട ഭാഗങ്ങളും വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുക. ഒരു ബിസിനസ്സ് ഒരു ബിസിനസ്സ് ശേഖരിച്ച ഉപഭോക്താവിനെക്കുറിച്ചുള്ള ഏതെങ്കിലും വ്യക്തിഗത ഡാറ്റ ഇല്ലാതാക്കാൻ ഒരു ബിസിനസ്സ് അഭ്യർത്ഥിക്കുക. ഉപഭോക്താവിന്റെ സ്വകാര്യ ഡാറ്റ വിൽക്കുന്ന ഒരു ബിസിനസ്സ് ഉപഭോക്താവിന്റെ സ്വകാര്യ ഡാറ്റ വിൽക്കരുത്. ഒരു ചോദ്യം ചോദിച്ചാല് മറുപടി നല്കാന് ഒരു മാസം സമയം കിട്ടും. ഈ അവകാശങ്ങൾ ഏതെങ്കിലും പ്രയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക. ജിഡിപിആർ ഡാറ്റ പരിരക്ഷണ അവകാശങ്ങൾ നിങ്ങളുടെ ഡാറ്റ പരിരക്ഷണ അവകാശങ്ങളെക്കുറിച്ച് നിങ്ങൾ പൂർണ്ണമായും ബോധവാന്മാരാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഓരോ ഉപയോക്താവിനും ഇനിപ്പറയുന്നവയ്ക്കുള്ള അവകാശമുണ്ട്: ആക്സസ് ചെയ്യുന്നതിനുള്ള അവകാശം-നിങ്ങളുടെ സ്വകാര്യ ഡാറ്റയുടെ പകർപ്പുകൾ അഭ്യർത്ഥിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഈ സേവനത്തിന് ഒരു ചെറിയ ഫീസ് ഈടാക്കാവുന്നതാണ്. തിരുത്താനുള്ള അവകാശം – നിങ്ങൾ തെറ്റായി കരുതുന്ന ഏത് വിവരവും ഞങ്ങൾ തിരുത്തണമെന്ന് അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന വിവരങ്ങൾ അപൂർണ്ണമാണെന്ന് ഞങ്ങൾ പൂരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. റദ്ദാക്കാനുള്ള അവകാശം-ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ സ്വകാര്യ ഡാറ്റ ഞങ്ങൾ മായ്ക്കണമെന്ന് അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. പ്രോസസ്സിംഗ് നിയന്ത്രിക്കാനുള്ള അവകാശം – ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ സ്വകാര്യ ഡാറ്റയുടെ പ്രോസസ്സിംഗ് ഞങ്ങൾ നിയന്ത്രിക്കുമെന്ന് അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. പ്രോസസ്സിംഗിനെ എതിർക്കുന്നതിനുള്ള അവകാശം-ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ സ്വകാര്യ ഡാറ്റയുടെ പ്രോസസ്സിംഗിനെ എതിർക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഡാറ്റാ പോർട്ടബിലിറ്റി അവകാശം – ചില സാഹചര്യങ്ങളിൽ ഞങ്ങൾ ശേഖരിച്ച ഡാറ്റ മറ്റൊരു ഓർഗനൈസേഷനിലേക്കോ അല്ലെങ്കിൽ നേരിട്ട് നിങ്ങൾക്ക് കൈമാറണമെന്ന് അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ഒരു ചോദ്യം ചോദിച്ചാല് മറുപടി നല്കാന് ഒരു മാസം സമയം കിട്ടും. ഈ അവകാശങ്ങൾ ഏതെങ്കിലും പ്രയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക. കുട്ടികളുടെ വിവരങ്ങൾ നമ്മുടെ മുൻഗണന മറ്റൊരു ഭാഗം ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് സംരക്ഷണം ചേർക്കുന്നു. നാം നിരീക്ഷിക്കാൻ മാതാപിതാക്കളും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കുന്നു,പങ്കെടുക്കാൻ,ഒപ്പം / അല്ലെങ്കിൽ അവരുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷി bhxzsxjsw.com അറിഞ്ഞുകൊണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ നിന്ന് വ്യക്തിഗത തിരിച്ചറിയുന്ന വിവരങ്ങൾ ശേഖരിച്ച് ഇല്ല 13. നിങ്ങളുടെ കുട്ടി ഞങ്ങളുടെ വെബ്സൈറ്റിൽ ഇത്തരത്തിലുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഉടൻ തന്നെ ഞങ്ങളെ ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു, മാത്രമല്ല അത്തരം വിവരങ്ങൾ ഞങ്ങളുടെ റെക്കോർഡുകളിൽ നിന്നും ഉടനടി നീക്കംചെയ്യുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കും.
എടപ്പാൾ: ആരവവും ,ആർപ്പുവിളികളും, പാട്ടു വണ്ടിയും, പ്രദർശനങ്ങളും നിരത്തിൽ നിറഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം ചൊവാഴ്ച കാലടി പഞ്ചായത്തിലെ മൂന്നാം ഘട്ട പര്യടനമാണ് അണികളുടെ ആവേശത്തിൽ മുന്നേറിയത്.രാവിലെ നരിപ്പറമ്പ് പമ്പ് ഹാസ് പരിസരത്തു നിന്നാരംഭിച്ച പര്യടനം 28 സ്ഥലങ്ങള്ളിൽ സ്വീകരണ ശേഷം കണ്ട നകത്താണ് സമാപനം. കാലടി പഞ്ചായത്ത് udf കമ്മറ്റിയുടെ പാട്ടു വണ്ടി ഗ്രാമീണ മേഖലകളിലൂടെ കടന്നുപോയപ്പോൾ വരവേൽക്കാൻ സ്ത്രീകളായിരുന്നു ഏറിയ പങ്കും ദുബൈ കെ.എം.സി.സിയുടെ ഫിറോസ് കുന്നംപറമ്പിലിൻ്റെ ജീവിതത്തിൻ്റെ നേർ ചിത്രമായ വീഡിയോ പ്രദർശനം കാണികളെ ഈറനണിയിക്കുന്നു. തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കൊന്നും ചെവികൊടുക്കാതെ തൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചും, തളർന്നു പോയ തവനൂരിൽ അടിത്തട്ടിലെ വികസന കാഴ്ചപ്പാടുകളും തുറന്നു സംവദിച്ചുമാണ് പര്യടനം തുടരുന്നത്. LDF CPM UDF BJP leaders Share FacebookTwitterGoogle+ReddItWhatsAppPinterestEmail Prev Post കായിക പ്രതിഭകളെ വാർത്തെടുക്കാൻ “കളി കാര്യമാക്കണം”. മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ച് നിയാസ് പുളിക്കലകത്ത്
വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട ലൊക്കേഷനാണു പൊന്മുടി. തിരുവനന്തപുരത്തുള്ളവരുടെ ഹിൽ ഡെസ്റ്റിനേഷൻ. പൊന്മുടി സന്ദർശകരെ രണ്ടായി തിരിക്കാം – ഉല്ലാസ യാത്രയ്ക്കു വരുന്നവർ, ട്രെക്കിങ് നടത്തുന്നവർ. ട്രെക്കിങ്ങിനു വരുന്നവർ സാഹസികരാണ്. ചെങ്കുത്തായ പതിമൂന്നു മലകളുണ്ട് – ‘വരയാടു മുടി’. വരയാടുകളുടെ സാന്നിധ്യമാണ് ആകർഷണം. സമുദ്രനിരപ്പിൽ നിന്നു 3600 അടി ഉയരമുള്ള മലയുടെ നെറുകയിലേക്ക് ട്രെക്കിങ്ങിന് വനംവകുപ്പ് പെർമിറ്റ് നൽകുന്നുണ്ട്. കാടിനെ കണ്ടറിയാൻ യാത്ര നടത്തുന്ന ‘പ്രയാൺ’ അഡ്വഞ്ചറസ് സംഘത്തിനൊപ്പം അവിടേക്ക് യാത്രയ്ക്ക് അവസരം ഒരുങ്ങി. പതിനാലു പേർക്ക് ട്രെക്കിങ് പെർമിഷൻ കിട്ടി. പെരിങ്ങമല ഫോറസ്റ്റ് േസ്റ്റഷനിൽ നിന്നാണ് പാസ് കിട്ടിയത്. കുത്തനെ മല കയറാൻ തയാറെടുപ്പു വേണം. ദിവസവും അഞ്ചു കിലോമീറ്റർ നടന്നു. വെള്ളം കുടിച്ച് ശരീരം പുഷ്ടിപ്പെടുത്തി. യാത്രയുടെ തലേ ദിവസം വൈകിട്ട് ബേസ് ക്യാംപിൽ ഒത്തു ചേർന്നു. അപകട സാധ്യതയുള്ള യാത്രയാണ്. പരസ്പരം സഹകരിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ – വരയാട് മൊട്ട സന്ദർശിച്ചിട്ടുള്ളവർ അനുഭവം പങ്കുവച്ചു. വഴി അറിയുന്നവരെ സംഘത്തിന്റെ ലീഡറാക്കി. കൊണ്ടു പോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി – വെള്ളം, ഉച്ചഭക്ഷണം, ചോക്ലേറ്റ്, ഡൈ ഫ്രൂട്ട്സ്, നട്സ്, ഓറഞ്ച്, ഫസ്റ്റ് എയ്ഡ് കിറ്റ്. കാട്ടുപോത്തിന്റെ താവളം പൊടിയൻ ചേട്ടനും രണ്ടു സഹായികളും മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മൂന്നു പേരും കാണി വിഭാഗക്കാരാണ്. വനം വകുപ്പിന്റെ വാച്ചർമാർ. പൊടിയൻ ചേട്ടൻ ഉച്ചഭക്ഷണം പൊതിയാക്കി തോർത്തിൽ പൊതിഞ്ഞ് തോളത്ത് തൂക്കിയിരിക്കുന്നു. കാടിന്റെ മകന്റെ ആയുധം പോലെ ഒരു വെട്ടുകത്തി അരയിൽ സൂക്ഷിച്ചിട്ടുണ്ട്. പൊടിയന്റെ കാൽപ്പാടുകൾ പിൻതുടർന്ന് നടത്തം തുടങ്ങി. വേനലിന്റെ ചൂടിന് കാടിനുള്ളിലും ശമനമില്ല. വരണ്ടുണങ്ങിയ മണ്ണിന് ചാര നിറം. വഴിയുടെ ഇരുവശത്തും അക്കേഷ്യ, യൂക്കാലിപ്സ്, മാഞ്ചിയം മരങ്ങൾ. വരൾച്ചയ്ക്ക് വേറെ കാരണം വേണോ? പൊടിയൻ ചേട്ടൻ കുറ്റിച്ചെടികൾ വെട്ടി വഴി തെളിച്ചു. ഇലപൊഴിഞ്ഞ് അസ്ഥിപഞ്ജരമായി മാറിയ മരങ്ങളുടെ നീളമുള്ള കമ്പുകൾ ഊന്നുവടിയാക്കാൻ ഞങ്ങൾക്കു തന്നു. മുൾച്ചെടി കാലിൽ കൊരുത്തതിന്റെ നീറ്റൽ ആരും മൈൻഡ് ചെയ്തില്ല. ഒന്നര കിലോമീറ്റർ താണ്ടിയപ്പോഴേക്കും ചുട്ടു വിയർത്ത് ക്ഷീണിച്ചു. കാലാവസ്ഥാ വ്യതിയാനം കാടുകളുടെ അന്തരീക്ഷം നശിപ്പിച്ചിരിക്കുന്നു. കുടിവെള്ളം തേടി ഇറങ്ങിയ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ആനപ്പിണ്ഡവും ചവിട്ടേറ്റു ചതഞ്ഞ ചെടികളും കണ്ടു. മരങ്ങളുടെ തൊലി അടർന്നു നിൽക്കുന്നത് പൊടിയൻ ചൂണ്ടിക്കാട്ടി. ആനകൾ ഉരസി കടന്നു പോയതാണ്. ചില വൃക്ഷങ്ങളുടെ തൊലി ആനയ്ക്ക് ഔഷധമാണെന്ന് കാടിനെ അറിയുന്നവർ പറയുന്നു. അതിനെ കുറിച്ച് വർത്തമാനം പറഞ്ഞുകൊണ്ടു മുന്നോട്ടു നീങ്ങിയപ്പോൾ മലയണ്ണാന്റെ ഊഞ്ഞാലാട്ടം കണ്ടു. മറ്റൊരിടത്ത് കോഴി വേഴാമ്പൽ പ്രത്യക്ഷപ്പെട്ടു. ക്യാമറകൾ തുരു തുരാ പ്രവർത്തിച്ചു. പിന്നീട് കാടറിഞ്ഞുള്ള നടപ്പായിരുന്നു. നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്നു മുക്തി തേടിയുള്ള യാത്ര. മരത്തലപ്പുകളിൽ ചൂളം വിളിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം. അപ്പൂപ്പൻ താടികൾ കാറ്റിനൊപ്പം ഞങ്ങളെ തഴുകി പറന്നു. നിലത്തും മരത്തിന്റെ ചുവട്ടിലും പല നിറത്തിലുള്ള കൂണുകൾ. താഴ്‌വരയിലെ മരങ്ങളും ചെടികളും ചിത്രകാരന്റെ ഭാവന പോലെ മനോഹരം. മലയുടെ നെറുകയിലെ കാറ്റും സുഗന്ധവും ഭൂമിയെ സ്വർഗമാക്കി. വിശ്രമിക്കാനിരുന്നവർ പൊതിക്കെട്ടുകൾ അഴിച്ചു. ഈന്തപ്പഴമായിരുന്നു മെയിൻ ഐറ്റം. കുന്നു കയറാൻ ഊർജം നൽകുന്ന ഫലമാണ് ഈന്തപ്പഴം. വെള്ളം കുടിച്ചപ്പോൾ മധുരം ഇരട്ടിയായി. ദൂരെ ഒരിടത്ത് ഗുഹാമുഖം തുറന്നു കിടക്കുന്നത് കൂട്ടത്തിലൊരാൾ കണ്ടെത്തി. ഗുഹാമുഖത്ത് ചിലന്തി നെയ്ത വല സൂര്യപ്രകാശത്തിൽ തിളങ്ങി. മഴ ഇല്ലെങ്കിലും ചിലന്തി വലകളിൽ മഴവില്ലു തെളിയാറുണ്ട്. ഓരോരുത്തരും ചിത്രകൗതുകം പങ്കുവച്ചു. തുടർയാത്ര ക്ലേശകരമായി. കയറ്റങ്ങൾ മാത്രമായി വഴി ചുരുങ്ങി. പൊടിയൻ അതു വകവയ്ക്കാതെ മുന്നേ നടന്നു. കാട്ടുപോത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് പൊടിയൻ തല വട്ടം കറക്കി. ക്യാമറകൾ തയാറാക്കി ഞങ്ങൾ ചുറ്റും കണ്ണോടിച്ചു. താഴ്‌വരയുടെ അരികിൽ ഒരു കൂട്ടം കാട്ടുപോത്തുകൾ വെയിൽ കായുന്നു. ഞങ്ങളുടെ ശബ്ദം തിരിച്ചറിഞ്ഞ് അവ എഴുന്നേറ്റു. ഒന്നിനു പുറകെ മറ്റൊന്നായി കുറ്റിക്കാട്ടിൽ മറഞ്ഞു. ആനയെക്കാൾ അപകടകാരിയാണു കാട്ടുപോത്ത്, സൂക്ഷിക്കണം – പൊടിയന്റെ മുന്നറിയിപ്പ്. യാത്രാസംഘം ജാഗരൂഗരായി. പുൽമേടു കടക്കുന്നതുവരെ നിശബ്ദമായ നടത്തം. തുറസ്സായ സ്ഥലത്ത് വിശ്രമ സ്ഥലം കണ്ടെത്തി. മങ്കയം ഗ്രാമം തെളിഞ്ഞു കാണുന്ന വ്യൂ പോയിന്റായിരുന്നു അത്. കാട്ടുനായ്ക്കളുടെ വിഹാര കേന്ദ്രമാണെന്നു പൊടിയൻ പറഞ്ഞു തീരുന്നതിനു മുൻപ് അവയിലൊന്നിനെ കണ്ടു. ക്യാമറ കയ്യിലെടുക്കാൻ അവസരം തരാതെ അവൻ കാട്ടിലേക്ക് ഉൾവലിഞ്ഞു. കാട്ടുനായ്ക്കളുടെ താഴ്‌വര കൂട്ടത്തിലുള്ളവർ കാലിയായ കുപ്പികൾ ഉയർത്തിക്കാട്ടി. കുടിവെള്ളം എടുക്കാൻ പറ്റിയ അരുവിയിലേക്ക് പൊടിയൻ നടന്നു. അരുവിയിൽ നിന്നു കൈക്കുമ്പിൾ നിറയെ തെളിനീരെടുത്ത് മതിവരുവോളം കുടിച്ചു. പൊടുന്നനെ കാറ്റു വീശിയപ്പോൾ അസഹനീയമാംവിധം ദുർഗന്ധം. കാട്ടുനായ്ക്കൾ ബാക്കിയാക്കിയ മൃഗങ്ങളുടെ അവശിഷ്ടം അഴുകിയ ഗന്ധമാണെന്ന് പൊടിയൻ പറഞ്ഞു. വരയാടാണ് അവയുടെ ഇര. കൂട്ടം ചേർന്ന് ഇരയെ കടിച്ചു കീറി തിന്നുന്നതാണ് കാട്ടുനായ്ക്കളുടെ രീതി. ഞങ്ങളുടെ സംഘം വലുതാണ്. ഭയപ്പെടേണ്ടതില്ല. മല കയറി പാറയിലെത്തി. പുല്ലു വളർന്ന പാറ. അവിടെ ഇരുന്നാൽ പൊൻമുടിവരെ കാണാം. ദൂരെ കാണുന്ന കെട്ടിടം ISROയുടെ നിരീക്ഷണ കേന്ദ്രമാണെന്ന് പൊടിയൻ വിശദീകരിച്ചു. ഉച്ചഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാവരും ഭക്ഷണപ്പൊതി തുറന്നു. ചോക്ലേറ്റ്, ഡ്രൈഡ് ഫ്രൂട്ട്, തുടങ്ങി പലതരം വിഭവങ്ങൾ ഇലയിൽ വിളമ്പി. ഒത്തൊരുമയുടെ സദ്യക്ക് സ്വാദു കൂടി. നടന്നു തീർക്കാനുള്ള ദൂരത്തെ കുറിച്ചുള്ള തിരിച്ചറിവ് ആശങ്കയുണ്ടാക്കി. മുന്നിൽ തെളിഞ്ഞ ഓരോ കുന്നുകളും വരയാട് മൊട്ടയാണെന്നു പ്രതീക്ഷിച്ചു. അപ്പോഴെല്ലാം, ഇനിയും രണ്ടു മല കടക്കണമെന്ന് പൊടിയൻ ആവർത്തിച്ചു. പൊന്മുടിക്കു തുല്യമായി ഉയരമുള്ള ഒരു മലയുടെ മുകളിലെത്തിയപ്പോഴാണ് പൊടിയൻ അകലേയ്ക്കു ചൂണ്ടിക്കാട്ടി – അതാണു വരയാട് മൊട്ട. പുല്ലുവളർന്നു നിൽക്കുന്ന ചെങ്കുത്തായ മല. മൂന്നാറിലെ രാജമലയിൽ വരയാടുകൾ സ്ഥിര സാന്നിധ്യമാണ്. സമീപത്തു കാണാം. വരയാട് മൊട്ട വലിയ പ്രദേശമായതിനാൽ ആടുകളെ നേരിൽ കാണുന്നത് അപൂർവ സന്ദർഭങ്ങളിൽ മാത്രം. എന്തായാലും ഞങ്ങൾ ഭാഗ്യമുള്ളവരായിരുന്നു. പ്രയാണിന്റെ, ഞങ്ങളുടെ കൂട്ടായ്മയ്ക്ക്, സഹകരണത്തിന്, അനുസരണയ്ക്ക്, അച്ചടക്കത്തിന്, കാടിനോട് കാണിച്ച ബഹുമാനത്തിന് കാട് നൽകിയ അംഗീകാരം. യാത്രാ സംഘത്തിലെ അവസാന യാത്രികനും ദർശനം നൽകിയ ശേഷം ആട്ടിൻപറ്റം മലഞ്ചെരിവിൽ മറഞ്ഞു. മൊട്ടയുടെ നെറുകയിൽ ഞങ്ങളുടെ ലക്ഷ്യസ്ഥാനം തൊട്ടു മുന്നിൽ വെൺമേഘങ്ങളെ തൊട്ടു നിന്നു. നടന്നു തീർക്കാൻ അധികം ദൂരമില്ല. പക്ഷേ, വെയിലിന്റെ ചൂട് താങ്ങാനായില്ല. ഒപ്പം വിശപ്പും. മുകളിലേക്ക് കയറാൻ പറ്റുമോ? ഞങ്ങൾ ചോദിച്ചു. " ചിലർ കയറാറുണ്ട് " – പൊടിയന്റെ മറുപടി. ഭക്ഷണവും ബാഗും ഒരു മരത്തിന്റെ ചുവട്ടിൽ വച്ചു. വെള്ളം നിറച്ച കുപ്പിയുമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. നടപ്പാത താഴെ നിന്നു കാണുന്നത്രയും സുഖകരമായിരുന്നില്ല. തെന്നി വീഴാൻ സാധ്യതയുണ്ട്. കരിഞ്ഞ പുല്ലിന്റെ പുതുനാമ്പുകൾ കൂർത്തു നിന്നു. ഞങ്ങൾ പരസ്പരം ഊന്നുവടികളായി. കൈകൾ കോർത്ത് മനുഷ്യച്ചങ്ങല പോലെ മുകളിലേക്ക് നടന്നു. ഒരാൾക്ക് അടി തെറ്റിയാൽ എല്ലാവരും വീഴും. കൃത്യതയോടെ, സൂക്ഷ്മതയോടെ സാഹസികമായി ചുവടു വച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അഗാതമായ താഴ്‌വര, മുകളിലേക്കും താഴേക്കും ഒരേ ദൂരം. ഒരുവിധം മലയുടെ മുകളിലെത്തി. തണുത്ത കാറ്റും മേഘങ്ങളും ഞങ്ങളെ സ്വാഗതം ചെയ്തു. ഒരു കാടു മുഴുവൻ ഒരൊറ്റ 'ക്ലിക്കിൽ' ലെൻസിൽ കയറുന്ന ദൃശ്യം. കുന്നിന്റെ നെറുകയിൽ വേറൊരു കുന്നുണ്ട്. അവിടെ എത്താൻ അൽപംകൂടി സാഹസികത വേണ്ടി വന്നു. പാറയിൽ അള്ളിപ്പിടിച്ചാണ് മുകളിൽ കയറിയത്. റിസ്ക് എടുത്തത് വെറുതെയായില്ല. പച്ചപ്പിനു നടുവിൽ സൂചി മുനപോലെയൊരു കുന്നിന്റെ നെറുകയിൽ ഞങ്ങൾ 14 പേർ. വാക്കുകളിൽ പറഞ്ഞറിയിക്കാനോ, അക്ഷരങ്ങളിൽ എഴുതി ഒതുക്കാനോ കഴിയാത്ത ചിത്രം. പൊൻമുടി മലനിരയിൽ ഏറ്റവും ഉയർന്നതാണ് വരയാട് മൊട്ട. വർഷങ്ങൾ മുൻപ് വരയാട് മൊട്ട യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ 'സ്ത്രീകൾക്ക് യാത്ര റിസ്കാണ് ' എന്നൊരു സുഹൃത്ത് മുന്നറിയിപ്പു നൽകിയത് ഓർത്തു. ഞങ്ങളുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ട്. റിസ്ക് ഏറ്റെടുക്കാൻ തയാറായാൽ ഏതു മലയും കീഴടക്കാമെന്നു പറഞ്ഞ് ഞങ്ങൾ‌ കൈകോർത്തു. ഈറ്റക്കാട് ഇരുട്ടു പരക്കും മുൻപ് കാടിറങ്ങണം. സാധാരണ കുന്നിറങ്ങുന്നതു പോലെ എളുപ്പമല്ല വരയാട് മൊട്ട. കാൽ തെറ്റിയാൽ ജീവൻ അപകടത്തിലാകും. ധൈര്യം പകർന്ന് മലയിറക്കം ആരംഭിച്ചു. പാറകളിൽ അമർത്തി ചവിട്ടി താഴേക്കു നീങ്ങുന്നതിനിടെ ഒരു കല്ല് ഇളകി താഴേക്കു പോയി. ആരുടെയും ദേഹത്തു തട്ടിയില്ല. വലിയ അപകടം ഒഴിവായി. ഭയത്തിന്റെ പടവുകൾ കടന്ന് സുരക്ഷിതമായ പ്രതലത്തിൽ എത്തി. പൊടിയന്റെയും സഹായികളുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. കാടിറങ്ങേണ്ട വഴികളെ പറ്റിയുള്ള ചർച്ചയിൽ പൊടിയൻ രണ്ടു സാധ്യതകൾ മുന്നോട്ടു വച്ചു. വന്ന വഴി തിരിച്ചു മടക്കം, കല്ലുകൾ നിറഞ്ഞ കാട്ടിലൂടെ അതിസാഹസികമായ മലയിറക്കം. വന്ന വഴിക്കു തിരിച്ചു പോകാൻ ആർക്കും താൽപര്യമുണ്ടായില്ല. പൊടിയന്റെ കാൽപ്പാടുകൾ പിൻതുടർന്ന് ഞങ്ങൾ നടന്നു. നടന്നു നടന്നാണ് വഴികൾ ഉണ്ടായതെന്ന് കവി ലൂയിസ് പീറ്ററുടെ വാക്കുകൾ ഓർത്തു. കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പാച്ചിലിൽ രൂപപ്പെട്ട വഴിയാണ്. ഈറ്റക്കാടിനുള്ളിലാണ് ചെന്നെത്തിയത്. ആനകൾ മുൻകാലുകളിൽ ഇരുന്നു നിരങ്ങിയാണ് ഇവിടെ സഞ്ചരിക്കുക. ആനകൾ തെളിച്ചിട്ട പാതയിലൂടെ ഞങ്ങൾ നടന്നു. ഈറ്റച്ചെടി മുഖത്തു തട്ടാതിരിക്കാൻ അകലം പാലിച്ചു. വീഴാനും എഴുന്നേറ്റു നടക്കാനും എല്ലാവരും ശീലിച്ചു. കാടിനു പുറത്തേക്ക് കുതിക്കുകയായിരുന്നു, കാട്ടുതീ പ്രതിരോധിക്കാനുള്ള ‘ഫയർലൈൻ’ കണ്ടപ്പോൾ പൊടിയൻ പുഞ്ചിരിച്ചു. തിരിച്ചെത്താറായതിന്റെ സന്തോഷത്തിൽ ഞങ്ങളും ചിരിച്ചു. ഇനി എട്ടു കിലോമീറ്ററേയുള്ളൂ – പൊടിയൻ നിസ്സാരമായി പറഞ്ഞു. ബ്രൈമൂർ എേസ്റ്ററ്റിൽ പ്രവേശിച്ചു. ഗ്രാംബൂവാണ് കൃഷി. മ്ലാവിന്റെ ഇഷ്ടഭക്ഷണമാണ് ഗ്രാംബൂ. കൃഷി സ്ഥലത്ത് മ്ലാവ് വരാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ട്. ഗ്രാമ്പൂ മരങ്ങൾ പൂവിട്ടിരുന്നു. കുറുക്കു വഴിയിലൂടെ പൊടിയൻ ഞങ്ങളെ നയിച്ചു. കുടുംബശ്രീക്കാരുടെ പാചകപ്പുരയിൽ കയറി. കഞ്ഞിയും കപ്പപുഴുങ്ങിയതും പച്ചമുളക് ചമ്മന്തിയും കഴിച്ചു. വിശപ്പും ക്ഷീണവും മാറി. ബേസ് ക്യാംപിലേക്ക് നടന്നു. വഴിയരികിലെ മരക്കൊമ്പിൽ മലയണ്ണാനെയും കുരങ്ങുകൂട്ടത്തെയും തീകാക്കയെയും(Malabar Trogon) കണ്ടു. പതിനെട്ടു കിലോമീറ്റർ നടന്ന് ബേസ് ക്യാംപിൽ തിരിച്ചെത്തിയപ്പോൾ സമയം വൈകിട്ട് 6.00. സ്വപ്നം പോലെയൊരു യാത്ര. തിരിഞ്ഞു നോക്കുമ്പോൾ അതാണു തോന്നുന്നത്. വരയാട് മൊട്ട ട്രെക്കിങ് തിരുവനന്തപുരം – തമ്പാനൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നു ബ്രൈമൂർ ബസിൽ കയറി പെരിങ്ങമല ബേസ് ക്യാംപ്. പെരിങ്ങമല ഫോറസ്റ്റ് ഓഫിസിൽ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നൽകി പാസ് വാങ്ങണം. അഞ്ചു പേർക്ക് ഫീസ് 3500 രൂപ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,... സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,... ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര... സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു... 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ... 16 വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ October 10 11:28 2022 Print This Article Share it With Friends by asianmetronews 0 Comments അഞ്ചൽ : നിരവധി അബ്കാരി കേസുകളിലും അടിപിടി കേസിലും കവർച്ചാ കേസിലും പ്രതിയായ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് കൊച്ചുകുരുവികോണം സൂര്യ വിലാസത്തിൽ സുരേഷ് ആണ് അറസ്റ്റിലായത് . 2004ൽ വാറ്റുചാരായം കൈവശം വച്ച് വിൽപ്പന നടത്തിയതിന് അഞ്ചൽ പോലീസ് പിടികൂടിയ കേസിലെ പ്രതിയായ സുരേഷ് എന്നയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനാൽ പിടികിട്ടാപ്പള്ളിയായി കൊട്ടാരക്കര അബ്കാരി കോടതി പ്രഖ്യാപിച്ചിരുന്നു . 2006 ജൂൺ 5 രാത്രി 11 മണിക്ക് അഞ്ചൽ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോയ പുനലൂർ പേപ്പർമിൽ സ്വദേശിയായ സനുവിന്റെ ഓട്ടോ കൈ കാണിച്ച് നിർത്തി ഓട്ടത്തിനാണ് എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കാൻ ശ്രമിക്കവെ കുതറി ഓടിയ സനുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി പോലീസിൽ അറിയിക്കുകയും ഓട്ടോ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച വടമൺ തുണ്ടുവിളവീട്ടിൽ കൃഷ്ണൻകുട്ടി മകൻ ബിജു , വടമൺ ബിജു വിലാസത്തിൽ സത്യശീലൻ മകൻ ബിജു , അഗസ്ത്യക്കോട് കൊച്ചുകുരുവികോണം സൂര്യ വിലാസത്തിൽ രാമചന്ദ്രൻപിള്ള മകൻ സുരേഷ് എന്നിവരെ അഞ്ചൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയായ സുരേഷ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. സുരേഷ് കഴിഞ്ഞ 16 വർഷമായി ഒളിവിലാണ്. മലപ്പുറം ജില്ലയിൽ മോങ്ങം വളമംഗലം എന്ന സ്ഥലത്ത് വനത്തിന് സമീപം റബ്ബർ എസ്റ്റേറ്റിൽ ഒളിവിൽപോയി താമസിക്കുകയായിരുന്നു. രണ്ടു മാസത്തോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയിലെ വളമംഗലം എന്ന സ്ഥലത്ത് സുരേഷ് ഉണ്ടെന്നു പോലീസിന് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പുനലൂർ DySP വിനോദിന്റെ മേൽനോട്ടത്തിൽ അഞ്ചൽ SHO ഗോപകുമാർ എസ്ഐ പ്രജീഷ് കുമാർ, സിനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ അരുൺ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്റെ കൊച്ചുമുതലാളി…. ഈ ഒരൊറ്റ ഡയലോഗ് മതി മലയാളികൾക്ക് ഷീല എന്ന അഭിനേത്രിയെ ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ. മലയാള സിനിമയ്ക്ക്.... നൃത്തം ചെയ്യാൻ അറിയാത്ത നയൻതാരയ്ക്ക് ഷീലാമ്മ പറഞ്ഞുകൊടുത്ത രഹസ്യം- ഇന്നും നടിയുടെ വിജയമന്ത്രം! തെന്നിന്ത്യൻ സിനിമയുടെ താരമായി മാറിയ നയൻതാര ഒരു മലയാളിയാണെന്നതും മലയാളം ടെലിവിഷനിലും സിനിമയിലുമാണ് തന്റെ കരിയർ ആരംഭിച്ചതെന്നുമുള്ളത് കേരളത്തിന് എന്നും.... ഇരുപതുവർഷത്തെ തിരക്കുപിടിച്ച അഭിനയ ജീവിതത്തിൽ നിന്നും 17 വർഷത്തോളം മാറിനിന്നതിന് രണ്ടു കാരണങ്ങളുണ്ട്- മനസ് തുറന്ന് നടി ഷീല മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് ഷീല. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന.... പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി…; ഗാനപശ്ചാത്തലത്തില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കറുത്തമ്മ, ഒപ്പം സുരഭി ലക്ഷ്മിയും: വീഡിയോ ‘കറുത്തമ്മ’ എന്ന പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാളചലച്ചിത്ര ആസ്വാക ഹൃദയങ്ങളില്‍ തെളിയുന്ന മുഖമാണ് നടി ഷീലയുടേത്. വെള്ളിത്തിരയിലെത്തിച്ച ഓരോ കഥാപാത്രത്തെയും.... വിക്ടോറിയ നയൻതാര ആയതിങ്ങനെ; വെളിപ്പെടുത്തി ഷീല മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും.... ജെ സി ഡാനിയേൽ പുരസ്‌കാരം കരസ്ഥമാക്കി നടി ഷീല മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം കരസ്ഥമാക്കി നടി ഷീല. 1960- കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല,.... News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ
വീട്ടിൽ എത്തിയപ്പോൾ വൈകിട്ടായി….. സത്യം പറഞ്ഞാൽ, അകത്തേയ്ക്ക് ഒരു ഓട്ടം തന്നെ ആയിരുന്നു……. ഇടയ്ക്ക് ഇടയ്ക്ക് ഒറ്റയ്ക്കുള്ള വീട്ടിൽ വരവ് സത്യം പറഞ്ഞാൽ മടുപ്പ് തന്നെ ആയിരുന്നു….. എല്ലാം കോംപ്രമൈസ് ആക്കിയതിനു ശേഷം രണ്ടു വട്ടം വന്നിരുന്നു ഇങ്ങോട്ട്.. പക്ഷേ ഞാൻ ഫ്രീ ആകുമ്പോൾ രുദ്രൻ തിരക്കിലാകും … അതുകൊണ്ട് എന്നും വരവ് ഒറ്റയ്ക്കായിരുന്നു… വന്നാലും വന്നു കേറി എല്ലാവരോടും ഒന്ന് മിണ്ടി ഉറങ്ങി എണീക്കുമ്പോഴേക്കും തിരിച്ചു പോകാറാവും… അല്ലെങ്കിൽ ക്ലാസ്സ്‌ മിസ്സ്‌ ആക്കണ്ട എന്ന് പറഞ്ഞു അച്ഛനും അമ്മയും തന്നെ ഓടിക്കും…. പക്ഷേ ഉണ്ണി പോവും രുദ്രന്റെ അടുത്തേയ്ക്ക്… ഇപ്പോൾ സ്വരൂപും ഫ്ലാറ്റിൽ ഉള്ളത് കൊണ്ട് എല്ലാ മാസത്തേയും അവസാന സൺ‌ഡേ അളിയനെ അന്വേഷിച്ചൊരു പോക്കാണ് കക്ഷി… പെങ്ങളായ എന്നെ കാണാൻ അവനിത്രയും ആഗ്രഹം ഉണ്ടാവില്ല……. അതൊക്കെ ഫോൺ വിളിച്ചു ഇവര് പറയുമ്പോൾ ഞാൻ ഓർക്കും ഓരോ വീട്ടുകാർക്കും അവരുടെ മരുമകനെകുറിച്ചോ മരുമകളെ കുറിച്ചോ ഒക്കെ എന്തൊരു പ്രതീക്ഷയാണ്…….. മക്കളെ നല്ലപോലെ നോക്കുന്നതോടൊപ്പം തങ്ങളെയും സ്വന്തം പോലെ നോക്കും എന്ന് അവരും വിശ്വസിക്കുന്നുണ്ട്…. അളിയന്മാർക്കും ഉണ്ട് കേട്ടോ ഈ സ്വപ്‌നങ്ങൾ….. ഉണ്ണി മിക്കപ്പോഴും ഓരോ ഫോട്ടോസ് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി ഇടാറുണ്ട്… വിത്ത്‌ മൈ അളിയൻ…. വിത്ത്‌ സ്വരൂപ്‌ ചേട്ടായി…. വിത്ത്‌ മൈ ഹീറോ…… അങ്ങനെ അവരുടെ കൂടെ നിൽക്കുന്ന ഫോട്ടോയ്‌ക്കൊക്കെ ഒരു ക്യാപ്ഷനും കാണും…. എടുത്തോണ്ട് പോടെയ് എന്നൊക്കെ അവനു മറുപടി കൊടുക്കുമ്പോഴും ഞാനും അതൊക്കെ കണ്ടു സന്തോഷിക്കാറുണ്ട്…. അവന്റെ സ്വഭാവത്തോട് അഡ്ജസ്റ്റ് ചെയ്തു പോവാൻ രുദ്രന് കഴിയുന്നുണ്ടല്ലോ…… ചെന്ന വഴി അടുക്കളയിൽ പോയി ഒപ്പിട്ടു. നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് ഒരു വെജിറ്റേറിയൻ ഹോട്ടൽ തന്നെ രുദ്രന് വേണ്ടി അടുക്കളയിൽ തുറന്നു വെച്ചിട്ടുണ്ട്….. മ്മ്…. പണ്ട് ചിക്കനും മീനും ഒക്കെ വെച്ചു സത്കരിച്ചിരുന്ന അടുക്കളയാ… ഇപ്പോ എന്റെ നായര്…നായരല്ല… നമ്പൂതിരി വന്നതോടെ ഞങ്ങൾ ആരെങ്കിലും വരുന്ന ദിവസം ഇങ്ങനെയായി…. ഹാ…. അച്ഛനും അമ്മയും ഉണ്ണിയും രുദ്രനെ പിടിച്ചു ഹാളിൽ ഇരുത്തി സംസാരം ആണ്…. ആ നേരം കൊണ്ട് ഞാൻ പോയി കുളിച്ചു വന്നു…. അല്ലേലും ഭർത്താവിന്റെ കൂടെ സ്വന്തം വീട്ടിൽ വന്നു കേറിയാൽ നമുക്കൊരു വിലയും ഉണ്ടാവില്ല….. എല്ലാവർക്കും മരുമോനെ മതി…. ഭക്ഷണം ഒക്കെ കഴിഞ്ഞു രാത്രി മുൻവശത്തെ ഇറയത്തു ഞങ്ങളെല്ലാവരും വന്നിരുന്നു…. കുറെ നാൾ കൂടി അമ്മയുടെ മടിയിൽ പോയി കിടന്നപ്പോൾ ഒരു ആശ്വാസം…. അത് മതിയാവോളം എനിക്ക് പകർന്നു നൽകിക്കൊണ്ട് അമ്മ മുടിയിൽ തലോടി…. ഉണ്ണി രുദ്രന്റെ പുറത്ത് ചാരി കഥ കേൾക്കുന്നുണ്ട്… ഏറെക്കുറെ ഒരു വർഷത്തെ വിശേഷം പറയാനുണ്ടായിരുന്നു… ഇടയ്ക്ക് ഉറക്കം വരുവാ അളിയാ എന്ന് പറഞ്ഞു കൊച്ചെണീറ്റ് പോയി…. പിന്നെയും ഓരോന്ന് പറഞ്ഞിരുന്നിട്ട്, പോയി കിടക്കാൻ ഉത്തരവിട്ടിട്ട് അച്ഛനും അമ്മയും എണീറ്റ് പോയി…. ഞങ്ങൾ ഇങ്ങനെ ഓരോന്നും സംസാരിച്ചു മുറ്റത്തിരുന്നു………… അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരെയും കുത്തിപ്പൊക്കി എണീപ്പിച്ചു ഞങ്ങൾ ഇഞ്ചത്തൊട്ടി പാലം കാണാൻ പോകാൻ റെഡി ആയി….. ആദ്യം ഒക്കെ അച്ഛനും അമ്മയ്ക്കും മടിയായിരുന്നു….. ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടും എന്ന്……. പിന്നേ…. ആണ്ടിലും സംക്രാന്തിയ്ക്കും നാട്ടിൽ വരുമ്പോൾ അല്ലേ പ്രൈവസി….. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി പോകാനിറങ്ങി.. ഉണ്ണിമോന് മുന്നിൽ അളിയനൊപ്പം ഇരിക്കണം എന്ന് മോഹമുണ്ടായിരുന്നു.. പക്ഷേ ഞാൻ കൂടെ ഉള്ളത് കൊണ്ട് അത് പറയാനൊരു മടി…. എന്താണെന്ന് വെച്ചാൽ, ഇതുവരെ അവകാശത്തോടെ മുൻ സീറ്റിൽ കയറി ഇരിക്കാൻ അവനു പറ്റിയിട്ടില്ല….. കസിൻസ് ഒക്കെ ഉണ്ടെങ്കിലും, അതൊന്നും സ്വന്തം എന്ന് പറയുന്നതിന് തുല്യമാവില്ലല്ലോ…. പുറകിൽ ഇരിക്കാൻ പോയ അവനെ രുദ്രന് പിടിച്ചു മുന്നിലിരുത്തി… ഞാൻ വാതിൽ പൂട്ടി വന്നപ്പോഴേക്കും എല്ലാവരും കയറി…. ചേച്ചിക്ക് മുന്നിൽ ഇരിക്കണോ? എന്റെ മുഖത്തേക്ക് നോക്കി അവനത് ചോദിച്ചപ്പോൾ ഞാൻ രുദ്രനെ നോക്കി… ഡാ…. അവളെന്നും മുൻ സീറ്റിൽ തന്നെ അല്ലേ ഇരിക്കാറ്…. നീ അവിടിരിക്ക് ……..അവൾക്ക് അത്ര കൊതിയുണ്ടേൽ തിരിച്ചു പോകുമ്പോൾ മുന്നിൽ കയറി ഇരുന്നോളും… അവന്റെ തുടയിൽ കൈ വെച്ചു കൊണ്ട് രുദ്രൻ അവനെ അവിടെ തന്നെ ഉറപ്പിച്ചിരുത്തുമ്പോൾ ഞാൻ എല്ലാവരെയും നോക്കി…. സന്തോഷം ആണ് എല്ലാവരുടെയും മുഖത്ത്…… എന്നെ നോക്കി രുദ്രൻ കണ്ണിറുക്കി കാണിച്ചു…. ഞാനും ചിരിച്ചു കൊണ്ട് പുറകിൽ കയറി…. സമയം പോകുംതോറും പാലം കാണാൻ വരുന്ന ആൾക്കാരുടെ എണ്ണം കൂടും… അതുകൊണ്ട് ആണ് നേരത്തെ ഇറങ്ങിയത്… പിന്നേ നല്ല വെയിലും ഉണ്ടാവും….. അരമണിക്കൂർ കൊണ്ട് ഡ്രൈവ് ചെയ്ത് ഞങ്ങൾ അവിടെ എത്തി… കോതമംഗലത്തു നിന്ന് മൂന്നാറിന് പോകുന്ന വഴിയ്ക്ക് നേര്യമംഗലം ബസ് സ്റ്റാൻഡിനു തൊട്ട് മുൻപ്, കൃഷി ഓഫീസിനു സൈഡിലൂടെ ഒരു മൂന്ന് കിലോമീറ്റർ പോയാൽ ഇഞ്ചത്തൊട്ടി പാലമായി…. അവിടെ എത്തിയപ്പോൾ എന്ത് രസമായിരുന്നെന്നോ…. ആരും ഇതുവരെ കൊണ്ടുവരാൻ ഇല്ലാത്തത് ഞാനിതൊന്നും കണ്ടിട്ടില്ല….. ഉണ്ണി ഫ്രണ്ട്സിന്റെ കൂടെ വന്നിട്ടുണ്ടാകും… അമ്മയും അച്ഛനും ചിലപ്പോൾ ഈ പാലം വന്നത് പോലും അറിഞ്ഞിട്ടുണ്ടാവില്ല…. പെരിയാറിനു കുറുകെ ആ സസ്പെൻഷൻ പാലം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്….. ഉണ്ണി ആദ്യം തന്നെ കേറി പോയി…. അമ്മയുടെ കൈ പിടിച്ചു കൊണ്ട് അച്ഛനും……. എന്റെ ആക്രാന്തത്തിൽ പാലം ഒന്നനങ്ങി…. വിറച്ചിട്ട് വയ്യ….. ബാക്കി എല്ലാത്തിനും വലിയ ധൈര്യമാ… പക്ഷേ അടിയിൽ വെള്ളമാണല്ലോ എന്ന് ആലോചിക്കുമ്പോൾ……… ഒരു പേടി….. അനങ്ങിപ്പിടിച്ചു പാലത്തിന്റെ കാൽ ഭാഗം എത്തിയപ്പോഴേക്കും ബാക്കി ഉള്ളവർ അങ്ങറ്റത്ത് എത്തി… അവിടെ നിന്നു ഫോട്ടോ എടുപ്പാണവർ….. രുദ്രന്റെ തോളിൽ ചാരി നിന്ന് ഞാൻ ചുറ്റും നോക്കി…. വേനൽ ആയത് കൊണ്ട് പെരിയാറ്റിൽ വെള്ളം കുറഞ്ഞിട്ടുണ്ട്….. ചുറ്റും മനം മയക്കുന്ന പച്ചപ്പ്… അതിനു നടുക്കാണ് ഈ പാലം…. സത്യത്തിൽ ഈ പാലം അപ്പുറത്തുള്ള നാട്ടുകാർക്ക് നേര്യമംഗലം ആയിട്ട് എളുപ്പത്തിൽ എത്താൻ പറ്റുന്നത്തിനു വേണ്ടി ഉണ്ടാക്കിയതാണ്… പക്ഷേ ഇപ്പോൾ എല്ലാവർക്കും ഒരു ഹരമാണ് ഇവിടം.. രുദ്രനെ ചുറ്റിപ്പിടിച്ചു ഞാൻ താഴെ വെള്ളത്തിലേക്ക് നോക്കി… ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ വന്നു നിൽക്കുമ്പോൾ നമ്മൾ വിഷമങ്ങൾ എല്ലാം മറക്കുമല്ലേ രുദ്രാ……. നെറ്റിചുളിച്ചു രുദ്രൻ ഭാവയേ നോക്കി….. അതിനു നിനക്കെന്ത് വിഷമമാണ് ഉള്ളത്? എനിക്ക് ഒന്നുമില്ല… പക്ഷേ രുദ്രനെ ഇന്നലത്തെ അജയന്റെ പ്രശ്നം നന്നായിട്ട് ബാധിച്ചിട്ടുണ്ട്…… എനിക്ക് അതൊക്കെ മനസിലാവും……. ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി… ഇന്ന് നേരം വെളുത്തപ്പോൾ ആ പ്രശ്നം ഒക്കെ പോയി… കൂൾ ഡാ….. ആൻഡ്….. നീ എപ്പോഴും ഇങ്ങനെ കൂടെയില്ലേ….എന്നെ മനസിലാക്കാൻ നിനക്ക് പറ്റാതെ പോയിരുന്നെങ്കിലോ… റിയലി ഐ ലവ് യു ഭാവേ……… അയ്യേ…… ഈ ഐ ലവ് യു ഒക്കെ എല്ലാവരും പറയുന്നതല്ലേ….. രുദ്രൻ പാലത്തിന്റെ രണ്ടു വശത്തേയും ചുവന്ന പെയിന്റ് പൂശിയ കൈവരിയിൽ പിടിച്ചു നിലത്തേക്ക് മുട്ട് കുത്തിയിരുന്നു…. രണ്ടു കൈകളും ഭാവയ്ക്ക് നേരെ വിടർത്തിപിടിച്ചു….. ” കീഴെ ശാന്തമായി ഒഴുകുന്ന പെരിയാറിനെയും, മേലേ വിണ്ണിലെ ഉദയ സൂര്യനെയും പുണർന്നു പോകുന്ന മഞ്ഞുകാറ്റിനേയും, ഈ പച്ചപ്പിനേയും ദൂരേ കാണുന്ന മലനിരയെയും സാക്ഷി നിർത്തി, രുദ്രരൂപൻ സത്യം ചെയുന്നു…. ജീവനിലേക്കെടുക്കുന്ന ഓരോ നിശ്വാസത്തിൽ പോലും ഞാൻ നിന്നെ മാത്രം പ്രണയിച്ചു കൊണ്ടേയിരിക്കും ഭാവയാമീ ” ഒരു കണ്ണിറുക്കി നോക്കുന്ന രുദ്രനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് അങ്ങേ അറ്റത്തേക്ക് നടന്നു…. മനസ്സിൽ ആ ഇഷ്ടത്തെ അതേ പടി സ്വീകരിച്ചു കൊണ്ട്…. കൈകൾ ചുറ്റിപ്പിടിച്ചു നടക്കുമ്പോൾ ധൈര്യം കൂടുന്ന പോലെ…. വിട്ടു കളയാതെ ഞാൻ തന്നെ തെറ്റ് പൊറുത്തു കൂടെ കൂട്ടിയ പുണ്യം…… അന്ന് ക്ഷമിക്കാൻ കഴിയാതെ നഷ്ടപ്പെടുത്തി കളഞ്ഞിരുന്നെങ്കിൽ…… അല്ലെങ്കിൽ പരസ്പരം തല്ലു കൂടിയിരുന്നെങ്കിലോ…….. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തയാണ്….. നല്ലൊരു ജീവിതം…… നല്ല കുടുംബത്തിൽ ചെല്ലാനും….. അതുപോലെ നല്ലൊരു ബന്ധം വീട്ടുകാർക്ക് നൽകുകയും ചെയ്തു…. അതിലേറ്റവും സന്തോഷം എനിക്ക് എന്താണെന്നോ… എന്റെ വീട്ടുകാരെയും കൂടെ കൂട്ടാൻ രുദ്രൻ കാണിക്കുന്ന മനസുണ്ടല്ലോ….. സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാൾ ആയിരുന്നു രുദ്രനെങ്കിൽ…. ഹോ…. ഓർക്കാൻ കൂടി വയ്യ…. വെറുത്തു പോയേനെ ജീവിതം തന്നെ….. ആൾക്കാരുടെ എണ്ണം കൂടുന്ന വരെ അവിടെ നിന്നു… അച്ഛനും അമ്മയും ആ യാത്ര നല്ലപോലെ ആസ്വദിച്ചു….. ഉണ്ണിയും….. വീട്ടിലേക്ക് ഉള്ള യാത്രയിൽ അച്ഛൻ മുന്നിൽ കയറി… ഭാവേ… നീ വീണ്ടും ട്യൂഷൻ എടുക്കാൻ പോകുന്നെന്ന് മോൻ പറഞ്ഞു… നേരാണോ… പുറകോട്ട് തിരിഞ്ഞിരുന്ന് അച്ഛൻ ചോദിച്ചു…. അത് കുറച്ചു ദിവസത്തേക്ക് മാത്രം ആണ് അച്ഛാ… കല്യാണത്തോടെ നിർത്തിയിരുന്നല്ലോ… പിന്നെ വർഷാവസാനം ആയില്ലേ.. എക്സാം ആവുന്നു… എക്സാം ദിവസങ്ങളിലേക്ക് ഒന്ന് റിവൈസ് ചെയ്തു കൊടുക്കാൻ ചെല്ലാൻ പറഞ്ഞു…. എന്ന് മുതലാ ചെല്ലാമെന്ന് നീ ഏറ്റിരിക്കുന്നത്? ചൊവ്വ മുതൽ ചെല്ലാമെന്ന് ഞാൻ പറഞ്ഞു… മ്മ്… എന്തായാലും അവിടെ അവരുടെ കൂടെ സമ്മതം ഉണ്ടെങ്കിൽ പോയാൽ മതി….. (അമ്മ ) ഏയ്യ് …… ഇവള് എന്ത് പറഞ്ഞാലും അവിടെ അവർക്ക് സമ്മതമാ…… അതുപോലെ ചാക്കിട്ട് പിടിച്ചേക്കുവാ….. രുദ്രൻ കഴുത്തു ചെരിച്ചു പറഞ്ഞു…. എല്ലാവരും കൂടി ചിരിച്ചു കളിച്ചാണ് വീട്ടിൽ തിരിച്ചു വന്നത്….. പിന്നേ വിഷുവിനു ഞങ്ങൾ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തിട്ടുണ്ട്… നെക്സ്റ്റ് ഡേ… ഞങ്ങൾ രണ്ടു ഫാമിലിയും… എങ്ങോട്ട് പോവണമെന്ന് തീരുമാനിച്ചിട്ടില്ല… അപ്പോഴേക്കും ഉണ്ണിയുടെ എക്സാം തീരുമല്ലോ…. രാത്രി ഡ്രൈവ് ചെയ്താൽ ഉറങ്ങുമെന്ന് പറഞ്ഞു ഞങ്ങളെ വീട്ടിൽ നിന്നു നേരത്തെ പുറത്താക്കി…. അതുകൊണ്ട് ക്ഷീണം അധികം ബാധിക്കാതെ തന്നെ രാത്രി എട്ടുമണി ആയപ്പോഴേക്കും ഞങ്ങൾ ഇല്ലത്തു തിരിച്ചെത്തി…. നാളെ തിങ്കളാണ്…..എനിക്ക് ക്ലാസ്സുണ്ട്… …. അങ്ങനെ കുറച്ചു ദിവസത്തെ സന്തോഷത്തെ മാറ്റി നിർത്തി ഇനി കുറച്ചു വർഷം മാത്രം ബാക്കി കിടക്കുന്ന എന്റെ സ്വപ്നത്തെക്കുറിച്ചോർത്തു ഞാൻ കിടന്നു…. അത് മാത്രമേ ഉള്ളു ഇനി ലക്ഷ്യം… ബാക്കി പ്രശ്നങ്ങളെ എല്ലാം ഞാൻ മറികടന്നു….അല്ലെങ്കിൽ നേടിയെടുത്തു….. ഇനി ഇതും കൂടി വിജയിച്ചാൽ…….
മോഷണം പോയ ഗേറ്റുകൾ ഏറെയും ഇടത്തരം വലുപ്പമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം കള്ളൻമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം Web Team First Published Sep 26, 2022, 5:00 PM IST പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിലെ വീടുകളിൽ ഗേറ്റ് മോഷണം വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കിടെ മോഷണം പോയത് 10 വീടുകളിലെ ഇരുമ്പ് ഗേറ്റുകളാണ്. സംഭവത്തിൽ ചെർപ്പുളശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ ഇപ്പോൾ പല വീടുകൾക്കും ഗേറ്റില്ല. ചുറ്റുമതിലുകൾക്കൊപ്പം വീടിനെ കാത്തിരുന്ന ഗേറ്റാണ് ഇപ്പോൾ കള്ളന്മാർക്ക് വേണ്ടത്. ആദ്യ കാലത്ത് കള്ളന്മാർ ലക്ഷ്യമിട്ടിരിന്നത്, വീടുകളില്ലാത്ത പറമ്പുകളുടെ ഗേറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ പരാതിക്കാർ കുറവായിരുന്നു എന്നാൽ ഹരം പിടിച്ച കള്ളന്മാർ വീടുകളുടെ ഗേറ്റുകളിലും കൈവച്ചതോടെ നാട്ടുകാർ അങ്കലാപ്പിലായി. രാത്രി താഴിട്ടു പൂട്ടിയ ഗേറ്റുകൾ രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നില്ല. ഇതെന്തു മറിമായമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പ്രദേശത്തെ പലരുടെയും വീട്ടുമുറ്റത്തെ ഗേറ്റ് നഷ്ടമായത് അറിയുന്നത്. ഉറങ്ങിയിരുന്നവരെല്ലാം ഉണർന്നു. പരാതിയായി. പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ ഗേറ്റുകൾ ഏറെയും ഇടത്തരം വലുപ്പമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം കള്ളൻമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്തായാലും ഗേറ്റ് മോഷണം പോകുമോ എന്ന ആശങ്ക ശക്തമായാതോടെ, വീടിനെ കാക്കാൻ ഉണ്ടാക്കിയ ഗേറ്റിനെ കാക്കാൻ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. Last Updated Sep 26, 2022, 5:00 PM IST Gate theft Gate thieves Follow Us: Download App: RELATED STORIES 'ഹിമാചലിൽ സിപിഎമ്മിന് 0.01 % വോട്ട്, ഗുജറാത്തിൽ 0.03 %', പിണറായി പ്രചാരണത്തിന് പോകാതിരുന്നത് എന്തുകൊണ്ട് ?' കണ്ണമ്മൂല സുനിൽ ബാബു കൊലപാതകം: കാരി ബിനുവിന് ജാമ്യം നൽകരുതെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ ലഹരി ഉപയോഗത്തിന് ശേഷം സ്ത്രീപീഡനം അടക്കം വർധിക്കുന്നു, സംഘങ്ങൾക്ക് പ്രാദേശിക പിന്തുണയെന്നും വിഡി സതീശൻ മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്നാട് തീരം തൊടും, മഴ കനക്കും; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു; സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് ആവർത്തിച്ച് ഇഡി LATEST NEWS 'ഹിമാചലിൽ സിപിഎമ്മിന് 0.01 % വോട്ട്, ഗുജറാത്തിൽ 0.03 %', പിണറായി പ്രചാരണത്തിന് പോകാതിരുന്നത് എന്തുകൊണ്ട് ?'
ഹജ്ജ് കര്‍മങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക കാലമുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്നാണ് അത് അറിയപ്പെടുന്നത്. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ എന്നിവയെയാണ് ഹജ്ജ് കാലം എന്ന് പറയുക. ശവ്വാല്‍ ഒന്നു മുതല്‍ ഹജ്ജിന് ഇഹ്‌റാം ചെയ്തു തുടങ്ങാം. ദുല്‍ഹജ്ജ് എട്ട് ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ദുല്‍ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുന്നു. ഉംറ കഴിഞ്ഞ് ഇഹ്‌റാമില്‍നിന്ന് ഒഴിവായവരും മക്കാ നിവാസികളും അന്നാണ് ഇഹ്‌റാം ചെയ്യുന്നത്. ഓരോരുത്തരും അവരുടെ താമസസ്ഥലത്തുനിന്നാണ് ഇഹ്‌റാം ചെയ്യുക. അന്ന് ളുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌കാരങ്ങളും പിറ്റേന്ന് സ്വുബ്ഹ് നമസ്‌കാരവും മിനായില്‍വെച്ച് നിര്‍വഹിക്കലും അന്ന് രാത്രി അവിടെ നമസ്‌കരിക്കലും സുന്നത്താണ്. ദുല്‍ഹജ്ജ് എട്ടിനുതന്നെ മിനായിലേക്ക് പോവല്‍ ഹജ്ജിന്റെ നിര്‍ബന്ധ കര്‍മമല്ല. ഒരാള്‍ ദുല്‍ഹജ്ജ് ഒമ്പതിന് മക്കയില്‍നിന്ന് ഇഹ്‌റാം ചെയ്ത് നേരെ അറഫയിലേക്ക് പുറപ്പെട്ടാലും ഹജ്ജിന് ദോഷം സംഭവിക്കുന്നില്ല. സുന്നത്തുകള്‍ നഷ്ടപ്പെടുമെന്നേ ഉള്ളൂ. മിനായില്‍ താമസിക്കുന്ന ദിവസങ്ങളില്‍ ഓരോ നമസ്‌കാരവും അതതിന്റെ സമയത്താണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍, ളുഹ്ര്‍, അസ്വ്ര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ ഖസ്‌റാക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിക്കേണ്ടത്. ദുല്‍ഹജ്ജ് ഒമ്പത് ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. സൗകര്യപ്പെടുമെങ്കില്‍ ഉച്ചവരെ നമിറയില്‍ ഇറങ്ങി താമസിക്കലും അവിടെ വെച്ച് ളുഹ്‌റും അസ്വ്‌റും നമസ്‌കരിക്കലും സുന്നത്താണ്. അതിന് കഴിയാത്തവര്‍ അറഫയില്‍ ഇറങ്ങുകയും അവിടെ വെച്ച് ളുഹ്‌റും അസ്വ്‌റും നമസ്‌കരിക്കുകയും ചെയ്യുന്നതിന് വിരോധമില്ല. ളുഹ്‌റും അസ്വ്‌റും ളുഹ്‌റിന്റെ സമയത്ത് ഒരു ബാങ്കോടും രണ്ട് ഇഖാമത്തോടും കൂടി ജംഉം ഖസ്‌റുമായി നമസ്‌കരിക്കുകയാണ് വേണ്ടത്. സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല. ദുല്‍ഹജ്ജ് പത്ത് ഹജ്ജിലെ ഏറ്റവും തിരക്കു പിടിച്ച ദിവസമാണ് ദുല്‍ഹജ്ജ് പത്ത്. അന്ന് താഴെ പറയുന്ന കര്‍മങ്ങളാണ് അനുഷ്ഠിക്കുക: 1. ജംറത്തുല്‍ അഖബയില്‍ കല്ലേറ്: ഹാജിമാര്‍ മുസ്ദലിഫയില്‍നിന്ന് മിനായിലെത്തിക്കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുന്ന കാര്യമാണ് ജംറത്തുല്‍ അഖബയിലെ കല്ലേറ്. ജംറയുടെ അടുത്തെത്തിയാല്‍ തല്‍ബിയത്ത് നിര്‍ത്തുകയും ഏഴ് കല്ലുകള്‍കൊണ്ട് ജംറയില്‍ എറിയുകയും വേണം. ഓരോ കല്ല് വീതമാണ് എറിയേണ്ടത്. ഓരോ കല്ലെറിയുമ്പോഴും ‘അല്ലാഹു അക്ബര്‍’ എന്ന് പറയുന്നത് സുന്നത്താണ്. അര്‍ധരാത്രിക്ക് ശേഷം മുസ്ദലിഫയില്‍നിന്ന് മിനായിലേക്ക് പുറപ്പെടാന്‍ അനുവാദമുള്ള സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ മുതലായവര്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും നേരം പുലരുന്നതിനു മുമ്പ് തന്നെ ജംറത്തുല്‍ അഖബയില്‍ കല്ലെറിയാവുന്നതാണ്. 2. ബലിയറുക്കല്‍: ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞു കഴിഞ്ഞാല്‍ ബലിയറുക്കാനുള്ളവര്‍ അത് നിര്‍വഹിക്കണം. ഹജ്ജ് മാസങ്ങളില്‍ ഉംറ നിര്‍വഹിച്ച് അതേ വര്‍ഷം ഹജ്ജ് ചെയ്യുന്നവര്‍ക്കും, ഹജ്ജും ഉംറയും ഒന്നായി നിര്‍വഹിക്കുന്നവര്‍ക്കും ബലി നിര്‍ബന്ധമാണ്. ഹജ്ജ് മാത്രം നിര്‍വഹിക്കുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല. ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിമൃഗങ്ങള്‍. ആടാണെങ്കില്‍ ഒരാള്‍ക്ക് ഒന്ന് തന്നെ നിര്‍ബന്ധമാണ്. മാടോ ഒട്ടകമോ ആണെങ്കില്‍ ഒരു മൃഗത്തില്‍ ഏഴു പേര്‍ക്ക് വരെ പങ്കുകാരാവാം. ബലിമൃഗങ്ങളുടെ മാംസം സാധിക്കുമെങ്കില്‍ സ്വയം ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയുമാണ് വേണ്ടത്. എന്നാല്‍ ഹജ്ജില്‍ വന്ന വീഴ്ചകളുടെ ഫിദ്‌യ (പ്രായശ്ചിത്തം) ആയി അറുക്കുന്ന മൃഗങ്ങളുടെ മാംസം അറുക്കുന്നവര്‍ക്കു ഭക്ഷിക്കാന്‍ പാടില്ല. അത് ഹറമിലെ ദരിദ്രര്‍ക്ക് അവകാശപ്പെട്ടതാണ്. ബലികര്‍മം ദുല്‍ഹജ്ജ് പത്തിനു തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല. ബലിയുടെ സമയം ദുല്‍ഹജ്ജ് പതിമൂന്ന് വൈകുന്നേരം വരെയുണ്ട്. 3. മുടിമുറിക്കല്‍: പിന്നീട് ഹാജിമാര്‍ തലമുടി എടുക്കുന്നു. മുടി മുഴുവനായി കളയുകയോ വെട്ടുകയോ ആവാം. മുഴുവനായി കളയുകയാണ് ഉത്തമം. സ്ത്രീകള്‍ മുടിയുടെ അറ്റത്തു നിന്ന് ഒരു വിരല്‍ തുമ്പിന്റെ അത്ര വെട്ടുകയാണ് വേണ്ടത്. 4. ത്വവാഫുല്‍ ഇഫാദ: ഹജ്ജിന്റെ നിര്‍ബന്ധ ത്വവാഫായ ത്വവാഫുല്‍ ഇഫാദഃ അന്നു തന്നെ നിര്‍വഹിക്കുകയാണ് നല്ലത്. അത് പിന്തിക്കുന്നതിലും വിരോധമില്ല. പക്ഷേ, അത് ഹജ്ജിന്റെ പ്രായശ്ചിത്തം കൊണ്ട് പരിഹരിക്കപ്പെടാത്ത റുക്ന്‍ ആയതുകൊണ്ടും ഇഹ്‌റാമില്‍നിന്ന് ഒഴിവാക്കാന്‍ അത് ഉപാധികള്‍ ആയതുകൊണ്ടും കഴിവതും നേരത്തേ തന്നെ നിര്‍വഹിക്കുന്നതാണ് ഉത്തമം. 6. സഅ്‌യ്: ഹജ്ജിന്റെ മറ്റൊരു നിര്‍ബന്ധ കര്‍മമാണ് സ്വഫാ-മര്‍വക്കിടയിലെ സഅ്‌യ്. ത്വവാഫുല്‍ ഇഫാദക്കു ശേഷമാണ് അത് നിര്‍വഹിക്കേണ്ടത്. ദുല്‍ഹജ്ജ് പത്തിന്റെ ശ്രേഷ്ഠത: നബി (സ) പറയുന്നു: ‘ദുല്‍ഹജ്ജ് ഒന്നുമുതല്‍ നോമ്പ് ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ക്ക് മറ്റ് ദിവസങ്ങളേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊന്നില്ല’ (ബുഖാരി). അറഫ നോമ്പ്: മറ്റ് സുന്നത്ത് നോമ്പുകളേക്കാള്‍ പ്രാധാന്യമുണ്ട് അറഫാ നോമ്പിന്. നബി (സ) പറയുന്നു: ‘അറഫാ നോമ്പ്, കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പാപങ്ങളെയും പൊറുപ്പിക്കും’ (മുസ്‌ലിം). ഉദുഹിയ്യത്ത് (ബലികര്‍മം): ദുല്‍ഹജ്ജ് പത്തിന് പെരുന്നാള്‍ നമസ്‌കാരശേഷം അല്ലാഹുവിന്റെ പ്രീതിയും പരലോകമോക്ഷവും ഉദ്ദേശിച്ച് അനുഷ്ഠിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളിലൊന്നാണ് ബലി. നബി (സ) പറയുന്നു: ‘കഴിവുണ്ടായിട്ടും ബലികര്‍മം നിര്‍വഹിക്കാത്തവന്‍ നമ്മുടെ ഈദ്ഗാഹിലേക്ക് അടുക്കരുത്.’ മറ്റൊരു നബിവചനം: ‘ബലിപെരുന്നാള്‍ ദിനത്തില്‍ ബലിമൃഗത്തിന്റെ രക്തമൊഴിക്കുന്നതിനേക്കാള്‍ അല്ലാഹുവിങ്കല്‍ പ്രിയങ്കരമായ മറ്റൊന്നില്ല.’ ദുല്‍ഹജ്ജ് മാസം കണ്ടതുമുതല്‍, ബലികര്‍മം ഉദ്ദേശിക്കുന്നവര്‍ അത് നിര്‍വഹിക്കുന്നതുവരെ തങ്ങളുടെ നഖവും മുടിയും എടുക്കല്‍ ഉപേക്ഷിക്കലാണ് ഏറ്റവും അഭികാമ്യം. അല്ലാഹുവിനെ മഹത്വപ്പെടുത്തല്‍: ദുല്‍ഹജ്ജ് ഒന്നു മുതല്‍ പത്തു വരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്: ‘എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കാനും അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ നന്ദി രേഖപ്പെടുത്താനും വേണ്ടി’ (ഖുര്‍ആന്‍). ബലിപെരുന്നാള്‍ ദിവസം അറഫാ ദിനത്തിലെ പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് പതിമൂന്നു വരെയും ചെറിയ പെരുന്നാള്‍ ദിനത്തില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതുമുതല്‍ ഇമാം നമസ്‌കാരത്തിലേക്ക് പുറപ്പെടുന്നതുവരെയും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.
വസിഷ്ഠന്‍ തുടര്‍ന്നു: പ്രിയതമന്‍ കൊട്ടാരം വിട്ടുപോയി എന്ന്‍ ചൂഡാല നടുക്കത്തോടെ മനസ്സിലാക്കിയാണ് ഉറക്കമുണര്‍ന്നത്. തന്റെ ഭര്‍ത്താവിന്റെ സവിധമാണ് തനിക്കും അഭികാമ്യം എന്നവള്‍ക്ക് തോന്നി. പെട്ടെന്ന്‍ സൂക്ഷ്മരൂപമെടുത്ത്‌ ഒരു ജനാലവഴി ആകാശമാര്‍ഗ്ഗേ അവള്‍ പ്രിയതമനെ തേടിപ്പോയി. വനത്തില്‍ അലഞ്ഞു നടക്കുന്ന ശിഖിധ്വജനെ അവള്‍ കണ്ടു. എന്നാല്‍ അയാള്‍ക്ക് മുന്നില്‍ ഇറങ്ങുന്നതിനു മുന്‍പേ യോഗശക്തിയാല്‍ ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ചൂഡാല മനക്കണ്ണുകൊണ്ട് മനസ്സിലാക്കി. സൂക്ഷ്മമായ വിശദവിവരങ്ങളടക്കം ഭാവിദൃശ്യങ്ങള്‍ അവള്‍ക്ക് മുന്നില്‍ കാണായി. അനിവാര്യതയെ മുന്നില്‍ക്കണ്ട് അവള്‍ കാട്ടില്‍ നിന്നും കൊട്ടാരത്തില്‍ മടങ്ങിയെത്തി. മഹാരാജാവ് അത്യാവശ്യമൊരു കാര്യത്തിനായി ദൂരേയ്ക്ക് പോയിരിക്കുന്നു എന്നും താന്‍ ഇനി രാജകാര്യങ്ങള്‍ ഏറ്റെടുക്കുകയാണെന്നും രാജ്ഞി പ്രഖ്യാപിച്ചു. പതിനെട്ടു കൊല്ലക്കാലം അവര്‍ അങ്ങനെ പരസ്പരം കാണാതെ കഴിഞ്ഞു. ശിഖിധ്വജനില്‍ വാര്‍ദ്ധക്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ആയിടയ്ക്ക് ചൂഡാല തന്റെ പ്രിയതമന്റെ മനസ്സ് പരിപക്വമായതായി അകക്കണ്ണില്‍ ദര്‍ശിച്ചു. അദ്ദേഹത്തിന് ആത്മസാക്ഷാത്കാരം ലഭിക്കാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനുറച്ച് അവള്‍ ഒരു രാത്രി കൊട്ടാരം വിട്ട് അദ്ദേഹമിരുന്ന വനത്തിലേയ്ക്ക് പറന്നു. ആകാശമാര്‍ഗ്ഗത്തില്‍ യക്ഷകിന്നരന്മാരെയും മാമുനിമാരെയും രാജ്ഞി കാണുകയുണ്ടായി. മേഘപാളികള്‍ക്കിടയിലൂടെ സ്വര്‍ഗ്ഗീയസുഗന്ധം ആസ്വദിച്ചുകൊണ്ട്‌ തന്റെ ഭര്‍ത്താവിനെ സന്ധിക്കാനവള്‍ സന്തോഷത്തോടെ പറന്നു. തുടിച്ചുകൊണ്ടിരുന്ന തന്റെ മനസ്സിന്റെ അവസ്ഥയെപ്പറ്റി ബോധവതിയായ രാജ്ഞി ഇങ്ങനെ പറഞ്ഞു: അഹോ ഇതാണ് ദേഹസ്ഥമായ ജീവന്റെ സ്ഥിതി. ഒരുവന്റെ പ്രകൃതിയ്ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. എന്റെമനസ്സു പോലും എന്താണിങ്ങനെ തുടിക്കുന്നത്?’ അല്ലെങ്കില്‍ മനസ്സേ, നീ നിന്റെ പ്രിയനെക്കാണാനാണോ ഇങ്ങനെ പ്രകമ്പിതമാവുന്നത്? അല്ലെങ്കിലും എന്റെ ഭര്‍ത്താവിപ്പോള്‍ എന്നെയും രാജ്യത്തെയും എല്ലാം മറന്നിട്ടുണ്ടാവും. തപസ്സു തുടങ്ങി ഇത്ര നാളുകള്‍ കഴിഞ്ഞല്ലോ. അങ്ങനെയാണെങ്കില്‍, അദേഹത്തെ കാണാനുള്ള നിന്റെ ഈ തുടിക്കല്‍ വെറുതെയാണ്. എന്നാല്‍ അദ്ദേഹത്തില്‍ സമതുലിതാവസ്തയുടെ ഭാവം ഞാന്‍ പകര്‍ന്നുകൊടുക്കും. എന്നിട്ട് ഞങ്ങള്‍ ഒരുമിച്ചു ഏറെക്കാലം ആ ഭാവത്തില്‍ ഒരുമിച്ചുതന്നെ കഴിയും. സമതാഭാവത്തിലുണ്ടാവുന്ന തുഷ്ടിയുടെയും പ്രീതിയുടെയും തലം മറ്റേതൊരു സുഖത്തേക്കാളും ഉത്തമമാണ്. ഇങ്ങനെ ചിന്തിച്ചുറച്ച് ചൂഡാല മന്ദരപര്‍വ്വതത്തിനടുത്തെത്തി. ആകാശത്തില്‍ നിന്നുകൊണ്ടുതന്നെ തന്റെ പ്രിയതമനെ മറ്റൊരാളെന്നപോലെ അവള്‍ കണ്ടു. രാജകീയമായ ആടയാഭരണങ്ങള്‍ അണിഞ്ഞിരുന്ന രാജാവിപ്പോള്‍ വെറും മരവുരിയണിഞ്ഞ് എല്ലും തോലുമായി ഇരിക്കുന്നു. ജടപിടിച്ച മുടി. ഉണങ്ങിവരണ്ടും, മഷിപ്പുഴയില്‍ കുളിച്ചതുപോലെ കറുത്തുമാണ് ചര്‍മ്മം. ഈ കോലം കണ്ടു രാജ്ഞിയ്ക്ക് വിഷമമായി. ‘ഇതല്ലേ വിഡ്ഢിത്തം? രാജാവ് ഈ സ്ഥിതിയിലെത്തിയല്ലോ? മൂഢതയല്ലാതെ മറ്റെന്താണിത്? സ്വന്തം ഭ്രമമാണ് അദ്ദേഹത്തെ ഇങ്ങനെയുള്ള എകാന്തവാസത്തിനും കഠിനതപസ്സിനും പ്രേരിപ്പിച്ചത്. അദ്ദേഹത്തെ ഇപ്പോള്‍ത്തന്നെ ഞാന്‍ പ്രബുദ്ധതയിലേയ്ക്ക് ആനയിക്കുന്നതാണ്. മറ്റൊരു വേഷത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ചെല്ലുകതന്നെ.’
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » സംസ്കാരം » ശരീരമാദ്യം » ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം Glint Staff Mon, 18-06-2018 05:45:30 PM ; representational image ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും. ഡോക്ടറുടെ പ്രാഗത്ഭ്യത്തില്‍ ചികിത്സയിലൂടെ രോഗം മാറുകയും ചെയ്യും. എന്നിരുന്നാലും ലോകത്ത് സംശയലേശമന്യേ തെളിയിച്ചിട്ടുള്ള പരീക്ഷണമാണ് പ്ലാസിബോ ടെസ്റ്റ്. ഒരേ രോഗമുള്ള പത്തു രോഗികളില്‍ അഞ്ചു പേര്‍ക്ക് മരുന്നും, മറ്റ് അഞ്ചു പേര്‍ക്ക് മരുന്ന് എന്ന പേരില്‍ മരുന്നിന്റെ അംശമില്ലാതെ പഞ്ചസാരക്കട്ടിപോലുള്ള വസ്തുവും കൊടുക്കുക. നിശ്ചിത ദിവസം കഴിയുമ്പോള്‍ യഥാര്‍ത്ഥ മരുന്നു കഴിച്ചവരേക്കാള്‍ ആരോഗ്യം വീണ്ടെടുക്കുക വെറും പഞ്ചസാരക്കട്ടികള്‍ കഴിച്ചവരായിരിക്കും. താന്‍ മരുന്ന് കഴിക്കുകയാണെന്നുള്ളതും, ചികിത്സയക്ക് വിധേയനായിരിക്കുകയാണെന്നുമുള്ള വിശ്വാസമാണ് പ്ലാസിബോ കഴിച്ച ആള്‍ക്ക് രോഗമുക്തി സാധ്യമാക്കിയത്. അവരില്‍ കൂടുതല്‍ ഭേദം കാണാന്‍ കാരണം മരുന്നു കഴിക്കുമ്പോഴുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാത്തതിനാലാണ്. രോഗിയുടെ അഥവാ മനുഷ്യന്റെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധം മൂലമാണ് ഇത്തരത്തില്‍ ഭേദം സംഭവിക്കുന്നത്. ഈ ഘടകം സാധാരണ ഡോക്ടര്‍ രോഗി ബന്ധത്തില്‍ എപ്പോഴും സംഭവിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രഗത്ഭനെന്നു പറയാവുന്ന അസ്തിരോഗ വിദഗ്ധന്‍. നല്ല പ്രായവുമുണ്ട്. അദ്ദേഹം ഇന്നും വളരെ സജീവമായി ചികിത്സാരംഗത്ത് തുടരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ പോലും മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷമാണ് കാണാന്‍ കഴിയുക. ആ ഡോക്ടറിനടുത്ത് തോള്‍ കുഴ വേദനയുമായി ഒരു രോഗി എത്തുന്നു. പല ഡോക്ടര്‍മാരാലും ചികിത്സിക്കപ്പെട്ടിട്ട് വേദന വര്‍ദ്ധിച്ചതല്ലാതെ ശമനമില്ലാത്തതുകൊണ്ടാണ് അയാള്‍ ഈ വിദഗ്ധനെ കാണാനെത്തിയത്. ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍ ഇത് ഫ്രോസന്‍ ഷോള്‍ഡര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. അതിന് കാരണമായി പറഞ്ഞത് ഈ രോഗിയുടെ പ്രമേഹമാണ്. തുടര്‍ന്ന് പ്രമേഹത്തിന് ഇന്‍സുലിന്‍ ആരംഭിച്ചു. ക്രമേണ കൈവേദന മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയത്. പ്രമേഹം നിയന്ത്രണവിധേയമായെങ്കിലും ഇദ്ദേഹത്തിന്റെ വേദന കൂടിയതല്ലാതെ കുറയുന്ന ലക്ഷണം പോലും കണ്ടില്ല. ആ കൈ ശോഷിച്ചും തുടങ്ങി. തുടര്‍ന്ന് ആയുര്‍വേദ ചികിത്സയും ഫിസിയോതെറാപ്പിയുമൊക്കെ നോക്കി. എന്നിട്ടും ഫലമുണ്ടായില്ല. ഒരു യാത്രയ്ക്കിടയില്‍ ഇദ്ദേഹം വളരെ ആഘാതമുണ്ടാകുന്ന വിധം തോളിടിച്ച് മറിഞ്ഞുവീണ സംഭവമുണ്ടായിരുന്നു. ഈ വേദന ആരംഭിക്കുന്നതിന് ഏതാണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വീഴചയുണ്ടായത്. അതാണോ വേദനയ്ക്ക് നിദാനം എന്നും ഇദ്ദേഹത്തിനു സംശയമുണ്ട്. കൈയ്ക്ക് ഏതാണ്ട് സ്വാധീനം വല്ലാതെ കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ അതിപ്രശസ്തനും വിദഗ്ധനുമായ അസ്ഥിരോഗ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. നേരത്തേ നടത്തിയിട്ടുള്ള എം.ആര്‍.ഐ സ്‌കാന്‍, നെര്‍വ് ടെസ്റ്റ്, തുടങ്ങി അതുവരെ എടുത്ത ചികിത്സ എന്നിവയുടെ സകല വിവരങ്ങളുമായാണ് ഇദ്ദേഹം വിദഗ്ധനെ കാണാനെത്തിയത്. ഈ വിദഗ്ധന്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ കാണാനാരുമില്ല. അതിനാല്‍ ഈ ഡോക്ടറോട് എല്ലാം വിശദമായി പറയണമെന്ന തയ്യാറെടുപ്പിലായിരുന്നു രോഗി. പറയാനുള്ളത് പലകുറി മനസ്സില്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. അങ്ങനെ വീട്ടിലെത്തി രണ്ടു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം ഡോക്ടറെ കണ്ടു. ഡോക്ടര്‍ ഒറ്റ നോട്ടത്തിനും നൊടിയിടിയിലെ പരിശോധനകൊണ്ടും രോഗം ഇന്നതാണെന്ന് നിശ്ചയിച്ചു. ഫ്രോസന്‍ ഷോള്‍ഡര്‍ തന്നെ. ചികിത്സയും വിധിച്ചു. ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ഷോള്‍ഡറില്‍ ചെറിയൊരു തിരിപ്പ് വേണം. അതു കഴിഞ്ഞ് ഓരോ മണിക്കൂറിലും മൂന്നു മിനിട്ട് നീളുന്ന നിര്‍ദ്ദിഷ്ട വ്യായാമവും ചെയ്യണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭുജംതിരിക്കലൊക്കെ നടന്നു. വ്യായാമവും പരിശീലിപ്പിച്ചു. ഒരു പകലത്തെ ആശുപത്രി കിടപ്പിനു ശേഷം വീട്ടിലെത്തി പിറ്റേന്നു മുതല്‍ വ്യായാമവും ആരംഭിച്ചു. പക്ഷേ രോഗിക്ക് തൃപ്തി വരുന്നില്ല. കാരണം ഫ്രോസന്‍ ഷോള്‍ഡര്‍ എന്ന നിഗമനം നേരത്തേ കണ്ട എല്ലാ അലോപ്പതി ഡോക്ടര്‍മാരും നടത്തിയതാണ്. ഈ വിദഗ്ധന്‍ വിവരങ്ങളെല്ലാം കേട്ട് യഥാര്‍ത്ഥ രോഗനിര്‍ണ്ണയം നടത്തുമെന്നുള്ള പ്രതീക്ഷയായിരുന്നു രോഗിക്കുണ്ടായിരുന്നത്. അതിനേക്കാളുപരി രോഗി വിവരങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അതൊന്നും പറയേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ വിലക്കുകയും ചെയ്തു. എന്നിട്ടും മുന്‍പുണ്ടായ വീഴ്ചയെപ്പറ്റിയൊക്കെ പറയാനുള്ള ശ്രമവും നടത്തി നോക്കി . പക്ഷേ ഡോക്ടര്‍ കേള്‍ക്കുന്ന ലക്ഷണമില്ലെന്നു മാത്രമല്ല അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു. രോഗം മാറാന്‍ താന്‍ പറയുന്നതു ചെയ്താല്‍ മതിയെന്നും മാറുമെന്നുള്ള ആത്മവിശ്വാസം വേണമെന്നും രോഗിയെ ഉപദേശിക്കുകയും ചെയ്തു. ഏതാണ്ട് അറുപതു വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ക്ക് രോഗലക്ഷണം കാണുമ്പോള്‍ തന്നെ നിര്‍ണ്ണയം നടത്താനാകും. അതു സ്വാഭാവികം. അതിനോടൊപ്പം വൈദഗ്ധ്യവും നൈപുണ്യവും കൂടിയുള്ളയാളാണെങ്കില്‍ പെട്ടന്നു തന്നെ രോഗനിര്‍ണ്ണയം സാധ്യമാകും. പക്ഷേ അറുപതു വര്‍ഷത്തിലേറെയുള്ള ചികിത്സാനുഭവത്തിനിടയില്‍ ഈ വിദഗ്ധ ഡോക്ടര്‍ രോഗത്തെ മാത്രമേ കണ്ടിട്ടുള്ളൂ. അതു കാണാന്‍ അദ്ദേഹം മിടുക്കനുമാണ്. പക്ഷേ രോഗിയെ കണ്ടിട്ടില്ല. ഇപ്പോള്‍ പോലും കാണാന്‍ കഴിയുന്നില്ല. ഒരു മെക്കാനിക്കിനെ പോലെയാണ് അദ്ദേഹം മനുഷ്യശരീരത്തെ സമീപിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിലുള്ള വേദനയാകാന്‍ ചിലപ്പോള്‍ ഒരു ശതമാനം സാധ്യതയുള്ളതും തള്ളിക്കളയാനാകില്ല. അടുത്തിടെയാണ് കേരളത്തിലെ ഒരു പ്രശ്‌സ്ത മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു സ്ത്രീക്ക് ക്യാന്‍സറിനുള്ള കീമോ ചികിത്സയും റോഡിയേഷനും നടത്തിയിട്ട് പിന്നീട് ക്യാന്‍സര്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തിയത്. ലക്ഷണങ്ങള്‍ എല്ലാം ക്യാന്‍സറിന്റേതായിരുന്നു. അവിടുത്തെ ഡോക്ടര്‍മാരും അതിവിദഗ്ധന്മാരായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രയോഗ സംസ്‌കാരവും രോഗിയെ കാണുന്ന ശീലത്തിലേക്ക് ഡോക്ടര്‍മാരെ സ്വാഭാവികമായി പരിണമിപ്പിക്കുന്നില്ല. അതുമൂലമാണ് ഇന്ന് ചികിത്സ ഏറ്റവും വലിയ ചൂഷണവ്യവസായമായി മാറിയത്. കഴിഞ്ഞ കാലത്ത്, കാലത്തിന്റെ സ്വാധീനത്താല്‍ ആധുനിക ചികിത്സകരില്‍ മനുഷ്യമുഖമുള്ളവര്‍ ഖ്യാതി നേടിയിരുന്നു. ഡോ.പൈയ്യും ഡോ.വാര്യരുമൊക്കെ ഇപ്പോഴും ജനമനസ്സുകളില്‍ ജീവിക്കുന്നതിന്റെ കാരണവും അതാണ്. ഈ രോഗിയെ അല്‍പ്പനേരം ക്ഷമയോടെ കേട്ടിരുന്നുവെങ്കില്‍ വേദന അനുഭവിക്കുന്ന അദ്ദേഹത്തിന് ആശ്വാസമാകുമായിരുന്നു. ആ ആശ്വാസം ലഭ്യമായത് തന്നെ പരിശോധിച്ച ഡോക്ടറില്‍ നിന്നാണെന്ന് അബോധപൂര്‍വ്വമായി രോഗി അറിയും. അതു ഉപബോധമനസ്സില്‍ നിന്നു ബോധമനസ്സിനെ ഉത്തേജിപ്പിക്കും. ചികിത്സയ്ക്കും വ്യായാമത്തിനുമൊപ്പം അദ്ദേഹത്തിലെ ആ വിശ്വാസം കൂടിയുണ്ടായിരുന്നെങ്കില്‍ ഈ രോഗിയുടെ അസുഖം വളരെ പെട്ടന്നു തന്നെ മാറുമായിരുന്നു. ഇപ്പോള്‍ വ്യായാമം ചെയ്യുമ്പോഴും ഡോക്ടര്‍ തന്നെ കാര്യമായി കേട്ടില്ല എന്നൊരു തോന്നല്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. അതദ്ദേഹത്തിന്റെ ഉപബോധമനസ്സിന്റെ അതൃപ്തിയാണ്. അത് മനസ്സിലും ശീരീരത്തിലും വിരുദ്ധ തരംഗങ്ങളെ സൃഷ്ടിക്കും, ശരീരത്തിന്റെ സ്വീകരണശേഷിയെ കുറയ്ക്കും. ഡോക്ടര്‍ നടത്തിയിട്ടുള്ളത് യഥാര്‍ത്ഥ നിഗമനം തന്നെയാണോ എന്ന സംശയവും അദ്ദേഹത്തെ അലട്ടും. കാരണം അത്തരത്തിലൊരു സംശയം വീഴ്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തില്‍ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ അതില്‍ യുക്തിയുമുണ്ട്. രോഗി ഒരിക്കലും യുക്തിഭദ്രമായി സംസാരിക്കുമെന്ന് ഒരു ഡോക്ടറും പ്രതീക്ഷിക്കരുത്. ആ യുക്തിരഹിത വിവരണത്തില്‍ നിന്നാണ് ശ്രദ്ധാലുവായ ഡോക്ടര്‍ ഏറ്റവും സൂക്ഷ്മമായ രോഗനിര്‍ണ്ണയം നടത്തുക. ആയുര്‍വേദത്തില്‍ അത്തരത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളില്‍ നിന്ന് രക്ഷയില്ലെന്ന് പറഞ്ഞ് വിട്ട പല രോഗികളുടെയും കാര്യത്തില്‍ കൃത്യമായി രോഗ നിര്‍ണ്ണയം നടത്തിയ പരേതനായ ചെറിയ നാരായണന്‍ നമ്പൂതിരി അതിലൊരാള്‍ മാത്രം. കഴിഞ്ഞ കൊല്ലം ശതാഭിഷക്തനായ ആയുര്‍വേദാചാര്യന്‍ നാരായണന്‍ മൂസ്സ് അറിയപ്പെടുന്നതുതന്നെ അദ്ദേഹത്തിന്റെ രോഗിയുമായുള്ള ദീര്‍ഘ സംഭാഷണത്തിന്റെ പേരിലാണ്. വീടിരിക്കുന്ന സ്ഥലം, വീടിന്റെ ദര്‍ശനം. ജീവിത രീതി, കുടുംബാംഗങ്ങളുമായുള്ള ബന്ധം, തൊഴില്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞ് രോഗനിര്‍ണ്ണയവും രോഗകാരണവും കണ്ടെത്തും. തുടര്‍ന്ന് ചികിത്സയ്‌ക്കൊപ്പം കാരണം അകറ്റാനുള്ള നിര്‍ദ്ദേശവും കൂടി അദ്ദേഹം നല്‍കിയാണ് രോഗിയെ ആരോഗ്യത്തിലേക്ക് കൊണ്ടുവരിക. രോഗിയുടെ കുടുംബാന്തരീക്ഷവും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും മൂസ്സിന്റെ ചികിത്സ ഗുണപരമായ മാറ്റം വരുത്താനുതകുന്നു. ആധുനിക ചികിത്സയില്‍ രോഗനിര്‍ണ്ണയ ചുമതല ഉപകരണങ്ങളില്‍ നിക്ഷിപ്തമായതോടെ രോഗികളുടെ മുഖത്തു പോലും നന്നായി നോക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് കഴിയാതെ വരുന്ന സാഹചര്യമാണുള്ളത്. ചികിത്സ വ്യവസായ കേന്ദ്രീകൃതമാകുമ്പോള്‍ ആ നോട്ടം സാധ്യമല്ലാതെ വരും. കാരണം മുഖത്തു നോക്കിയാല്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ കണ്ടുമുട്ടുന്ന അനുഭവുമുണ്ടാകും. അത് രോഗിയുടെ അവസ്ഥ എന്തെന്നു നോക്കാതെയുള്ള പരീക്ഷണക്കുറിപ്പുകള്‍ക്ക് വേണമെങ്കില്‍ വിഘാതവുമായേക്കാം. അതുകൊണ്ടു കൂടിയായിരിക്കാം ആ സംസ്‌കാരത്തെ ആധുനിക ചികിത്സകര്‍ പ്രോത്സാഹിപ്പിക്കാത്തതും. വ്യവസായ വികസനത്തിനാണെങ്കില്‍ പോലും അത്തരം ഭിഷഗ്വരന്മാരുടെ സാന്നിദ്ധ്യം ഗുണം മാത്രമേ ചെയ്യുകയുള്ളൂ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണയന്ത്രം അടുത്ത അഞ്ചു വർഷത്തേക്ക് ആരു തിരിക്കുമെന്ന് എല്ലാവരെയുംപോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനി ഏതാനും മണിക്കൂറുകൾ കൂടി മതി ഫലസൂചനകൾ വന്നുതുടങ്ങാൻ. മുൻകൂറായിത്തന്നെ വിജയിച്ചവർക്ക് ആശംസകളും, പരാജയപ്പെട്ടവർക്ക് അടുത്ത മത്സരത്തിന് ശുഭാശംസകളും നേരുന്നു. MLA സ്ഥാനത്തിരിക്കുമ്പോൾ മത്സരിക്കുന്നവരാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഭാഗ്യവാൻമാർ; പരാജയപ്പെട്ടാലും ജനപ്രതിനിധി എന്ന പദവി പോകില്ലല്ലോ. സംസ്ഥാനത്തിലും കേന്ദ്രത്തിലുമായി ഒറ്റകക്ഷിഭരണവും, കൂട്ടുമുന്നണിഭരണവും, ഇടതുഭരണവും, വലതുഭരണവും എല്ലാം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു പാർട്ടി ഭരണത്തിൽ വരുന്നതിലും അമിതമായ ആവേശമോ, നിരാശയോ ഇല്ല. പക്ഷേ ഞാൻ ചിന്തിക്കുന്നത് ഈ രാജ്യത്തെ ഒരു സാധാരണ പൗരൻ എന്നനിലയിൽ എന്റെയും ഞാനുൾപ്പെടുന്ന ഈ സമൂഹത്തിന്റെയും സ്ഥിതിയിൽ എന്തു മാറ്റമാണ് ഈ ഭരണമാറ്റങ്ങൾ കൊണ്ടുവരുന്നതെന്നാണ്. ബന്ധുക്കളോ, സുഹൃത്തുക്കളോ വഴി രാഷ്ട്രീയത്തിൽ അൽപ്പംപോലും സ്വാധീനശേഷിയില്ലാത്ത ഒരു സാദാ പ്രജയാണ് ഞാൻ - ജനാധിപത്യത്തിലെ രാജാവാണ് ജനമെന്നൊക്കെ പറയുന്നത് കേൾക്കാനൊരു സുഖമാണെങ്കിലും രാജഭരണത്തിലെ പ്രജയേക്കാൾ ഒട്ടും മെച്ചമാണ് ജനാധിപത്യത്തിലെ പ്രജയുടെ സ്ഥിതി എന്ന് കരുതുന്നില്ല; അതുകൊണ്ട് മനപൂർവ്വമാണ് പ്രജ എന്ന പദം ഉപയോഗിച്ചത്. ഒരു രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, അതിർത്തികൾ സുരക്ഷിതമാക്കുക അങ്ങനെ ഒരുപാട് പണച്ചിലവുള്ള കാര്യങ്ങൾ എല്ലാ സർക്കാരുകൾക്കും ചെയ്യാനുണ്ട് എന്നറിയാം. അതിന്റെയൊന്നും പ്രാധാന്യത്തെ കുറച്ചുകാണുന്നില്ല. പക്ഷേ ജോലി കിട്ടിയ അന്നുമുതൽ കൃത്യമായി ടാക്സ് അടക്കുകയും, തിരഞ്ഞെടുപ്പുകളിൽ കൃത്യമായി വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു പൗരനെന്ന നിലക്ക് ചില അത്യാഗ്രഹങ്ങളും എന്നും മനസ്സിൽ തോന്നാറുണ്ട്. ഒരിക്കലെങ്കിലും കുഴികളില്ലാത്ത റോഡുകളിലൂടെ പതിനഞ്ചുകൊല്ലത്തെ റോഡ് ടാക്‌സും, ഹരിത സെസ്സും മുൻകൂറായി അടച്ചുവാങ്ങിയ വണ്ടി ടോൾ കൊടുക്കാതെ ഓടിക്കണമെന്നും, ഭാഷയറിയാത്തതിന്റെ പേരിൽ സ്വന്തം രാജ്യത്തിലെ മറ്റൊരു സംസ്ഥാനത്ത് അന്യവൽക്കരിക്കപ്പെട്ടു പോകരുതെന്നും, വിദേശരാജ്യങ്ങളിൽ കണ്ടിട്ടുള്ളതുപോലെ വീതിയേറിയ, കാനകളിലേക്കോടിഞ്ഞുതൂങ്ങിക്കിടക്കുന്ന സ്ലാബുകളില്ലാത്ത ഫുട്ട് പാത്തുകളിലൂടെ എതിരെവരുന്ന ഇരുചക്രവാഹനങ്ങളെ പേടിക്കാതെ നടക്കണമെന്നും, പൊടിയും പുകയും കൊണ്ട് ശ്വാസംമുട്ടിക്കാത്ത വായു ശ്വസിക്കണമെന്നും, ഒരു ലിറ്റർ വെള്ളത്തിന് ഒരു ലിറ്റർ പാലിനേക്കാൾ വിലകൊടുക്കേണ്ടതില്ലാത്ത, പണംകൊടുത്ത് ഒരു വസ്തുവോ, സേവനമോ വാങ്ങുന്നവനെ ശത്രുവായി കാണാത്ത ഒരു ഉപഭോക്‌തൃസംസ്കാരത്തിന്റെ ഭാഗമാകണമെന്നും, ന്യൂനപക്ഷ/ഭൂരിപക്ഷ വോട്ടുബാങ്കുകൾ എന്ന് മുദ്രകുത്തപ്പെടാതെ ഒരു പൗരനെന്നനിലയിൽ ബഹുമാനിക്കപ്പെടുന്ന സംസ്കാരത്തിന്റെ ഭാഗമാകണമെന്നും .... അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത ഒരുപാടാഗ്രഹങ്ങൾ. മാറിവരുന്ന ഏതെങ്കിലുമൊരു സർക്കാരിലൂടെ ഇതിൽ ചിലതെങ്കിലും സാക്ഷാൽക്കരിക്കപ്പെടുമെന്ന് ദിവാസ്വപ്നവും കാണാറുണ്ട്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹങ്ങളെപ്പറ്റി വലിച്ചുവാരി എഴുതുന്നത് രാജ്യത്തെ വൈദ്യുതി ഉൽപ്പാദനം റെക്കോർഡ് ഉയരത്തിലെത്തിയിട്ടും രാത്രി മുഴുവൻ നീണ്ട പവർകട്ടിനുശേഷമുള്ള പ്രഭാതത്തിലാണ് എന്നതാണ് ഏറ്റവും വലിയ തമാശ. വരാൻപോകുന്നത് ഏതു സർക്കാരായാലും, ഈ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായിത്തന്നെ അവശേഷിക്കുമെന്നറിയാം എന്നാലും കഴുതക്കാമം കരഞ്ഞുതീർക്കുകയെങ്കിലും ചെയ്യാമല്ലോ എന്നുകരുതി! പിന്നെ എല്ലാം ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോളാണ് ഒരാശ്വാസം! എല്ലാവരെയുംപോലെ ടി വിയുടെ മുന്നിൽ കണ്ണുനട്ടിരിക്കാൻ സമയമായതിനാൽ വിട... Categories: പലവക Continue reading Sunday, 12 May 2019 ഒരു ഇന്റർവ്യൂ അപാരത Posted By: മഹേഷ് മേനോൻ 10:38 am 22 Comments ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ട് ഇടക്കിടക്ക് കോളേജിൽ പോകാറുണ്ട്. കൂട്ടുകാർക്കൊപ്പം വെറുതേ വാചകമടിച്ചിരിക്കുക, സിനിമക്കു പോകുക അങ്ങനെ സമയം കളഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തുക എന്നതായിരുന്നു പല ദിവസങ്ങളിലേയും പ്രധാന കാര്യപരിപാടി. പോസ്റ്റ് ഗ്രാജുവേഷന് പെൺകുട്ടികൾ കുത്തകയാക്കിവെച്ചിരിക്കുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒന്നുപോലും കിട്ടില്ല എന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഒന്നുകിൽ തമിഴ്‌നാട്ടിലേയോ, കർണാടകയിലേയോ ഏതെങ്കിലും സ്വാശ്രയകോളേജുകളിൽ ചേരുക, അല്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് PSC/ബാങ്ക് കോച്ചിങ്ങിനു ചേരുക, ഏതെങ്കിലുമൊരു സർക്കാർ സഹികെട്ട് ഒരു ജോലി തരുന്നതുവരെ എല്ലാ പരീക്ഷകളും എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു പ്ലാനിലാണ് ഞാൻ നടന്നിരുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത അന്യസംസ്ഥാന കോളേജുകളെയും കോഴ്സുകളെയും കുറിച്ചുള്ള പത്രപരസ്യങ്ങളും, 'മത്സരവിജയി' പോലുള്ള പ്രസിദ്ധീകരണങ്ങളും 'പ്രയോറിറ്റി ലിസ്റ്റിൽ' ഇടം പിടിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരു ദിവസം വെറുതേ മരത്തണലിൽ അംഗിരസ്, ചിന്തു, ശ്രീജിത്ത് എന്നിവർക്കൊപ്പം ഇരിക്കുമ്പോളാണ് ഇനിയെന്തു ചെയ്യണം എന്ന വളരെ സീരിയസായ ഒരു ചോദ്യം ചർച്ചയായത്. അപ്പോഴാണ് അംഗിരസ്സും, ശ്രീജിത്തും ബാംഗ്ലൂർ പോകാനാണ് പ്ലാൻ എന്നറിഞ്ഞത്. ബാംഗ്ലൂർ പോകുക, അവിടെ ചെന്ന് ആറുമാസം നീളുന്ന ഒരു കോഴ്‌സ് ചെയ്യുക, കോഴ്‌സ് കഴിഞ്ഞാൽ പഠിപ്പിക്കുന്ന സ്ഥാപനം തന്നെ നമുക്ക് എവിടെയെങ്കിലും ഒരു ജോലിയും ശരിയാക്കിത്തരും. കോഴ്സ് ഫീ അത്ര വലുത് എന്ന് പറയാനൊക്കില്ല, താമസത്തിനാണെങ്കിൽ അംഗിരസ്സിന്റെ പരിചയത്തിലുള്ള ഒരു ചേട്ടന്റെ റൂം ഉണ്ടുതാനും. കേട്ടപ്പോൾത്തന്നെ ആകെ പുളകിതനായിപ്പോയി. ഞാനാണെങ്കിൽ അക്കാലംവരെ തൃശ്ശൂരിനു പുറത്ത് ഒറ്റക്കെവിടേയും താമസിച്ചിട്ടില്ല, അതുകൊണ്ടുതന്നെ സിനിമയിലൊക്കെ കണ്ടുകൊതിച്ചിട്ടുള്ള ബാംഗ്ലൂർ പോലൊരു വലിയ സിറ്റിയിൽപ്പോയി താമസിക്കുക - അതും അടുത്ത കൂട്ടുകാർക്കൊപ്പം, വെറും ആറുമാസംകൊണ്ട് ജോലിക്കാരനാകുക, ജോലി കിട്ടി രണ്ടോ മൂന്നോ മാസത്തെ ശമ്പളംകൊണ്ടുതന്നെ കൊടുത്ത ഫീസ് മുതലാക്കുക അങ്ങനെ ആലോചിച്ചപ്പോൾ മൊത്തം പോസിറ്റീവായ കാര്യങ്ങൾ മാത്രം. കൂടുതലൊന്നും ആലോചിക്കാതെ വീട്ടിൽനിന്ന് അനുവാദംവാങ്ങി ഞാനും കൂടാം എന്നുറപ്പുകൊടുത്താണ് അന്ന് പിരിഞ്ഞത്. വീട്ടിലേക്കുള്ള മടക്കയാത്രയിൽ മുഴുവൻ "എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നേ" എന്ന അശരീരിയായിരുന്നു മനസ്സുമുഴുവൻ. ആദ്യമായി ബാംഗ്ലൂരെത്തിയതും, കോഴ്സ് തീരുന്നതുവരെ എല്ലാവരുമൊരുമിച്ചുള്ള ഒരുപാടു തമാശകളും, മണ്ടത്തരങ്ങളുമെല്ലാം എഴുതാൻ ഒരുപാടുണ്ട്. അതുകൊണ്ട് തൽക്കാലം അതിനു മുതിരുന്നില്ല. എന്തായാലും കോഴ്സ് തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾത്തന്നെ ആദ്യം വിചാരിച്ചതുപോലല്ല, ജോലി വേണമെങ്കിൽ സ്വയം കണ്ടുപിടിക്കേണ്ടിവരും എന്ന് മനസ്സിലായി. പഠിച്ചത് മുഴുവൻ മലയാളം മീഡിയത്തിൽ ആയതുകൊണ്ട് സ്വാഭാവികമായും ഇംഗ്ലീഷിൽ എന്തെങ്കിലും കുറച്ചു സംസാരിക്കാൻതന്നെ പേടിയുള്ള കാലം. ഒരു ഇന്റർവ്യൂ മുഴുവനായി ഇംഗ്ലീഷിൽ അറ്റൻഡ് ചെയ്യുന്നത് ആലോചിക്കുന്നതിനും അപ്പുറമായിരുന്നു. ദിവസവും ഇംഗ്ലീഷ് പത്രം വായിച്ചാൽമതി, ബിബിസി പോലുള്ള ഇംഗ്ലീഷ് ചാനലുകൾ കണ്ടാൽമതി എന്നിങ്ങനെയുള്ള പല ഉപദേശങ്ങളും പിന്തുടരാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. കൂടെ പഠിക്കുന്നവർ അന്യസംസ്ഥാനക്കാരായതുകൊണ്ടും, ഹിന്ദിയും, കന്നഡയും, തെലുങ്കുമൊന്നും അൽപ്പംപോലും വശമില്ലാത്തതുകൊണ്ടും തീരെ നിവൃത്തിയില്ലാതെ തട്ടിയും മുട്ടിയും കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചുതുടങ്ങി. എന്തായാലും ഇന്റർവ്യൂ പേടി മാറാനുള്ള ഏകവഴി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക എന്നതുമാത്രമാണ് എന്ന് മനസ്സിലായി. അതിനുള്ള ആദ്യ കടമ്പ നല്ലൊരു റെസ്യൂമെ ഉണ്ടാക്കുക എന്നതായിരുന്നു. ഭാഗ്യത്തിന് അടുത്തുള്ള ഇന്റർനെറ്റ് കഫെയിലെ കംപ്യൂട്ടറിൽനിന്ന് ആരുടെയോ ഒരു റെസ്യുമെയുടെ കോപ്പി കിട്ടി. ആവശ്യമായ വെട്ടിത്തിരുത്തലുകൾ നടത്തി അങ്ങനെ നാലുപേരും റെസ്യൂമെ ഉണ്ടാക്കി. 'ഒൻപതുപേരവർ കൽപ്പണിക്കാർ..... ഓരമ്മപെറ്റവരായിരുന്നു' എന്നുപറഞ്ഞതുപോലെ, നാലു റെസ്യൂമേകളും ഒരേപോലെ തോന്നിച്ചു. അന്ന് ആകെ ശ്രീജിത്തിനുമാത്രമാണ് മൊബൈൽഫോൺ ഉള്ളത്. അതുകൊണ്ട്, കോണ്ടാക്ട് നമ്പർപോലും റെസ്യൂമേകളിൽ മാറ്റമില്ലായിരുന്നു. കൂട്ടത്തിലെ ഏറ്റവും ഉത്സാഹിയായ ചിന്തു എന്നും രാവിലെ പത്രത്തിൽനിന്ന് അന്ന് പോകാനുള്ള ഇന്റർവ്യൂ ലിസ്റ്റ് ഉണ്ടാക്കും. കമ്പനി ചെറുതോ, വലുതോ എന്നുനോക്കാതെ കാണുന്ന എല്ലാ ഇന്റർവ്യൂവും അറ്റൻഡ് ചെയ്യുക എന്നതായിരുന്നു അന്നത്തെ ഒരു ലൈൻ. ജോലിക്കെടുത്തില്ലെങ്കിലും ആളുകളെ ഫേസ് ചെയ്യുക, ഇംഗ്ലീഷിൽ സംസാരിക്കുക, എന്തുതരം ചോദ്യങ്ങളാണ് ചോദിക്കുക എന്നു മനസ്സിലാക്കുക ഇതൊക്കെയായിരുന്നു ഉദ്ദേശം. ആദ്യമാദ്യം കിട്ടിയതെല്ലാം തീരെ ചെറിയ കമ്പനികളിലെ ഇന്റർവ്യൂകൾ ആയിരുന്നു. അതിൽ മിക്കവാറും എണ്ണം കന്നഡ അറിയില്ല എന്ന് പറഞ്ഞപ്പോൾത്തന്നെ സമയം കളയേണ്ട സ്ഥലം വിട്ടോളൂ എന്നുപറഞ്ഞു. വേറെ ചിലതൊക്കെ ആദ്യംതന്നെ കൺസൾട്ടൻസിക്ക് പണംകൊടുക്കണം എന്നുപറഞ്ഞപ്പോൾ ഞങ്ങളും വേണ്ടെന്നുവെച്ചു. അങ്ങനെ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ ഇരിക്കുമ്പോളാണ് ബുധനാഴ്ചയിലെ പത്രപരസ്യത്തിൽ ഒരു BPO ഇന്റർവ്യൂവിന്റെ പരസ്യം കണ്ടത്. ഐ ടി കമ്പനിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു 'വോയിസ് പ്രോസസ്സ്' ആണ്. എന്നുവെച്ചാൽ അമേരിക്കയിലുള്ള സായിപ്പ് ഫോണിൽവിളിച്ച് പറയുന്ന ചീത്ത മുഴുവൻ യാതൊരു ഉളുപ്പുമില്ലാതെ കേട്ട്, ഇംഗ്ലീഷിൽ മണിമണിയായി താങ്കൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു (പണ്ടു ദൂരദർശനിൽ ചിത്രഗീതം കണ്ടുകൊണ്ടിരിക്കുമ്പോൾ 'രുക്കാവത്ത് കേ ലിയേ ഖേദ് ഹേ' എന്നെഴുതിക്കാണിക്കുന്നപോലെ) എങ്ങനെയാണ് ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ കഴിയുക എന്നു ചോദിച്ച് സായിപ്പിന്റെ ഉള്ള ടെമ്പർ കൂടി തെറ്റിച്ച് ബാക്കിയുള്ള ചീത്തകൂടി വാങ്ങിക്കൂട്ടുക, ഒടുക്കം സഹികെട്ട് എന്താണ് വേണ്ടതെന്ന് സായിപ്പ് പറഞ്ഞുകഴിയുമ്പോൾ അല്ലയോ മഹാനുഭാവാ താങ്കളെ (ഇതുപോലെ) തുടർന്നും സഹായിക്കുന്നതിന് ആദ്യമായി ക്രെഡിറ്റ് കാർഡ് നമ്പർ തന്നാലും എന്നുപറഞ്ഞ് അതും വാങ്ങിയെടുത്ത് സംസാരിച്ച ഓരോ മിനുറ്റിനും നല്ലൊരു ബില്ലടിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് പണി. പരസ്യം കണ്ടപ്പോൾ ആദ്യം മടിയാണ് തോന്നിയത്. ഒന്നാമത് കാൾ സെന്റർ, BPO പോലുള്ള ജോലികൾ ചെയ്യാൻ ഞങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല (അല്ലാതെ ഇത്തരം കമ്പനികൾ ഞങ്ങളെ ജോലിക്ക് എടുക്കാത്തതുകൊണ്ടല്ല), പിന്നെ ഇന്റർവ്യൂ നടക്കുന്ന സ്ഥലം ഒരുപാടു ദൂരെയുമാണ്. എന്തായാലും ആദ്യമായി ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഇന്റർവ്യൂ കിട്ടുന്നതാണ് അത് വേണ്ടെന്നുവെച്ചാൽ അഹങ്കാരമായിപ്പോകില്ലേ എന്നൊരു ശങ്കയും, വരുന്നതുവരട്ടെ നമുക്ക് പോയിനോക്കാമെന്ന ആത്മവിശ്വാസവും ചേർന്നപ്പോൾ പോകാമെന്ന് തീരുമാനമായി. രാവിലെ കയ്യിൽകിട്ടിയ ഷർട്ടും പാന്റ്സും എടുത്തിട്ട് കോളേജിൽ പോകാറുള്ളതുപോലെയല്ല; ഒരു ഇന്റർവ്യൂ ആകുമ്പോൾ അതിന്റേതായ സ്റ്റൈലിൽവേണം പോകാൻ എന്നാണല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും ഇസ്തിരിയിട്ടു കുട്ടപ്പനാക്കിയ ഷർട്ടും, പാന്റ്സും പളപളാ തിളങ്ങുന്ന മട്ടിൽ പോളിഷ് ചെയ്ത ഷൂസും, ശിവാജിനഗറിൽനിന്ന് ഒന്നെടുത്താൽ രണ്ട്‌, രണ്ടെടുത്താൽ മൂന്ന് എന്ന ഓഫറിൽ വാങ്ങിയ ബെൽറ്റും വലിച്ചുകയറ്റി റെസ്യൂമേയുടെയും, സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പികൾ, പാസ്പോർട്ട്സൈസ് ഫോട്ടോകൾ, പേന, ഐഡന്റിറ്റി പ്രൂഫ് എന്നിവ ഒരു ബാഗിലും എടുത്ത് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. കമ്പനിയുടെ ഗേറ്റ് കടന്നപ്പോൾത്തന്നെ ധൈര്യം ആവിയായി. പല നിലകളുള്ള, കണ്ണാടിക്കൂടാരം പോലെയുള്ള ഒരു ഗമണ്ടൻ ഓഫീസ്, ഒരു ഫുട്ബോൾ കളിക്കാൻ വലുപ്പമുള്ള റിസപ്ഷൻ, വിലകൂടിയ കസേരകൾ, ശബ്ദമില്ലാതെ വെച്ചിരിക്കുന്ന ടി വി, എന്നിങ്ങനെ ആകപ്പാടെ പണ്ടെപ്പോഴോ കാസിനോ ഹോട്ടലിൽ കയറിയപ്പോൾ തോന്നിയ അതേ ഫീൽ. ബോംബ് വെക്കാൻ വേഷംമാറിവന്ന ബിൻലാദനോ മറ്റോ ആണോ എന്ന സംശയമുള്ളതുകൊണ്ടാണോ എന്നറിയില്ല, അടിമുടി പരിശോധനയെല്ലാം കഴിഞ്ഞാണ് അകത്തേക്ക് കടത്തിവിട്ടത്. പതിവനുസരിച്ച് അകത്തുകയറിയ ഉടനെ ആദ്യം കണ്ട ആളുടെനേരെ റെസ്യുമെ എടുത്തു നീട്ടിയെങ്കിലും തൽക്കാലം അതെല്ലാം കൈയിൽത്തന്നെ വെച്ചിട്ട്, വന്നകാലിൽ നിൽക്കാതെ അകത്തെ മുറിയിൽ കയറിയിരിക്കാൻ പറഞ്ഞു. അകത്തുകയറിയപ്പോളാകട്ടെ ഒരു പൂരത്തിനുള്ള ആളുണ്ട്. ഉള്ള കസേരകൾ നിറഞ്ഞതുകൊണ്ട് പുതിയ കസേരകൾകൊണ്ടിട്ടു. കിട്ടിയ ഗ്യാപ്പിൽ ഭാഗ്യത്തിന് ഞങ്ങളും സീറ്റ് ഒപ്പിച്ചു. അതും നിറഞ്ഞതുകൊണ്ട് പിന്നീട് വന്നവരോട് തല്ക്കാലം വേറൊരു റൂമിൽ പോയിരിക്കാനും ഈ ഇരിക്കുന്നവരുടെ കാര്യം ഒരു തീരുമാനമാക്കിയതിനു ശേഷം നിങ്ങളെ വിളിക്കാമെന്നും ആരോ പറയുന്നത് കേട്ടു. അതോടെ രണ്ടു കാര്യങ്ങൾ ബോധ്യമായി. ഒന്ന് ഇന്ത്യയിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്നും, രണ്ട്‌ നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന - അറ്റ് ലീസ്റ്റ് അങ്ങനെ വിശ്വസിക്കുകയെങ്കിലും ചെയ്യുന്ന - ഒരുപാടാളുകൾ ബാംഗ്ലൂർ ഉണ്ടെന്നും. ഇത്രയും ആളുകളുള്ളതുകൊണ്ട് ജോലി കിട്ടില്ല എന്ന് ഏകദേശം ഉറപ്പായി. പോയ ആത്മവിശ്വാസം അതോടെ തിരിച്ചുവന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്ത് ടെൻഷൻ? എന്തായാലും ഫസ്റ്റ്റൗണ്ട് ഇന്റർവ്യൂ എടുക്കാതെ വിടില്ലല്ലോ, അപ്പോൾ അത് അടിപൊളിയാക്കുക, ചോദ്യങ്ങൾ മനസ്സിലാക്കുക, എന്നിട്ടു ഹാപ്പിയായി തിരിച്ചുപോകുക, ഈ അനുഭവം വെച്ച് അടുത്ത ഇന്റർവ്യൂവിന് കുറച്ചുകൂടി നന്നായി തയ്യാറെടുക്കുക എന്ന് മനസ്സിലുറപ്പിച്ചു. അധികസമയം കാത്തിരിക്കേണ്ടിവന്നില്ല, രണ്ടു ചെറുപ്പക്കാരികൾ വരികയും ഉപവിഷ്ടരാകുകയും ചെയ്തു. ഇംഗ്ലീഷ് സിനിമകളിൽ സ്ഥിരം കാണാറുള്ള ഒരു രംഗമുണ്ട്‌. കടിച്ചാൽ പൊട്ടാത്ത എന്തൊക്കെയോ ഡയലോഗ് ചറപറാ ഒറ്റശ്വാസത്തിൽ പറഞ്ഞതിനുശേഷം ഒരു സെക്കന്റിന്റെ ഗ്യാപ് ഇട്ടിട്ട് നായകൻ 'ഫയർ' എന്ന് അലറുന്നത്. അതുവരെ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും, ആ 'ഫയർ' കേട്ടാൽ ഇനിയങ്ങോട്ട് ടമാർ പടാർ ആയിരിക്കുമെന്നറിയാം. അത് കഴിഞ്ഞുള്ള അഞ്ചോ പത്തോ മിനുട്ട് ആണ് സിനിമ ശരിക്കും ആസ്വദിക്കുന്നത്. ഏതാണ്ട് അതേ മോഡലിൽ വന്ന രണ്ടുപേരും വായ നിറയെ അമേരിക്കൻ ആക്‌സെന്റ്‌ ഇട്ടുകൊണ്ട്‌ എന്തൊക്കെയോ പറഞ്ഞു. എന്തായാലും 'ഓക്കേ സ്റ്റാർട്ട്' എന്ന് പറയുന്നതും, ഒരുത്തൻ ചാടിയെഴുന്നേറ്റ് അവനെപ്പറ്റി എന്തൊക്കെയോ വച്ചുകാച്ചുന്നതും കണ്ടു. അപ്പോളാണ് മനസ്സിലായത് സംഗതി സെൽഫ്‌ ഇൻട്രൊഡക്ഷൻ അഥവാ സ്വയം പരിചയപ്പെടുത്തൽ (ആത്മപ്രശംസ എന്നും വേണമെങ്കിൽ പറയാം) ആണെന്ന്. കാര്യം സിംപിളാണ് - പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, താനാരാണെന്നു തനിക്കറിയാൻ മേലാത്തതുകൊണ്ടു നമ്മൾ പറഞ്ഞുകൊടുക്കണം ഞാനാരാണെന്നും, താനാരാണെന്നും. അതുകഴിഞ്ഞാൽ അവർ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് കൊണ്ടുപോകും. എന്തായാലും കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ ഊഴവുമെത്തി. "മൈ നെയിം ഈസ് ......., അയാം ഫ്രം കേരള..." എന്നുതുടങ്ങി ജാതകമടക്കമുള്ള എല്ലാകാര്യങ്ങളും ഉണർത്തിച്ചു. ഇത്രവലിയൊരു കമ്പനി, ഇത്രയധികം ആളുകൾ, അവരുടെ മുന്നിൽവെച്ച് ആത്മവിശ്വാസത്തോടെ നമ്മളെപ്പറ്റി പറയുക അതുകഴിഞ്ഞ് കസേരയിലിരിക്കുമ്പോൾ തോന്നുന്ന ഒരു ഫീൽ ഉണ്ട്. ഒരുപക്ഷേ കഷ്ടപ്പെട്ട് ഒരു പാറയുരുട്ടി മലയുടെ മുകളിലെത്തിച്ചുകഴിഞ്ഞ് അതു താഴേക്കിട്ടു കഴിയുമ്പോൾ നാറാണത്തുഭ്രാന്തനു തോന്നിയിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു ആശ്വാസമില്ലേ ഏതാണ്ട് അതിനു തുല്ല്യം എന്നുവേണമെങ്കിൽ പറയാം. എല്ലാവരുടേയും ഊഴം കഴിഞ്ഞപ്പോൾ 'ആഷ്‌പോഷ്‌' ഇംഗ്ലീഷ് പാർട്ടികൾ എല്ലാവരോടും കാത്തിരിക്കാൻ പറഞ്ഞ് സ്ഥലംവിട്ടു. പിന്നെ കുറേനേരം ഒരു കാത്തിരിപ്പായിരുന്നു - ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് വരാനുള്ള വിളിയും കാത്തുള്ള ഇരിപ്പ്. കോഴ്സിൽനിന്നു പഠിച്ചതും, ഇന്റർനെറ്റിൽ നിന്ന് കിട്ടിയതും എല്ലാം ഒരുവട്ടംകൂടി മനസ്സിൽ ഉരുവിട്ടുനോക്കി. എന്തുവന്നാലും ഫസ്റ്റ് റൗണ്ടിൽ ദയനീയപരാജയം അടയരുത് എന്നുള്ള നിശ്ചയദാർഢ്യം അങ്ങനെ തിളച്ചുനിൽക്കുകയാണ്. അപ്പോളാണ് വാതിൽതുറന്ന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി അവർ വീണ്ടുമെത്തിയത്. വന്ന ഉടനെ ഒരു പേപ്പർ കൈയിലെടുത്ത് കുറച്ചു പേരുകൾ വായിക്കാൻ തുടങ്ങി; അതിൽ ഞങ്ങളുടേതും ഉണ്ടായിരുന്നു. ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ആദ്യബാച്ച് പേരുകാർ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ, സഹതാപത്തിന്റെ ഒരു നേർത്ത ലാഞ്ഛനപോലും തോന്നിപ്പിക്കാതെ അവർ പറഞ്ഞു ഈ പറഞ്ഞ പേരുകാർക്ക് വീട്ടിൽ പോകാമെന്ന്. അതിന്റെ അർത്ഥം ദഹിക്കാൻ കുറച്ചു സമയമെടുത്തു. സ്കൂളും, കോളേജുമെല്ലാം ഒരുവിധം മോശമല്ലാത്ത മാർക്കോടെയാണ് പാസ്സായത് എന്ന ആത്മവിശ്വാസം എന്നും കൈമുതലായി കൊണ്ടുനടക്കാറുള്ള ഞങ്ങൾ, ഒരു കമ്പനിയുടെ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിനുപോലും യോഗ്യരല്ലാത്തവിധം ദയനീയമായി പുറത്താക്കപ്പെട്ടിരിക്കുന്നു. ചുളിയാതെയും, ചെളി പുരളാതെയും ഫയലിൽ സൂക്ഷിച്ചുകൊണ്ടുവന്ന റെസ്യൂമെ പോലും പുച്ഛത്തോടെ ചിരിക്കുന്നതുപോലെ തോന്നി. തല താഴ്ത്തിപ്പിടിച്ചാണ് പുറത്തുകടന്നത്. പുറമേക്കു കാണിച്ചില്ലെങ്കിലും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് ജോലി കിട്ടാത്തതിൽ വിഷമമില്ല. ഇതുപക്ഷേ ഇന്റർവ്യൂവിനുപോലും യോഗ്യനല്ലാതെ മടങ്ങേണ്ടിവരുന്ന അനുഭവം ആദ്യമായിരുന്നു . ഗുരുത്വം കൊണ്ടോ, ദൈവാനുഗ്രഹംകൊണ്ടോ എന്നറിയില്ല പിന്നീട് ഇതിലും വലിയ കമ്പനിയിൽ അഞ്ചു റൗണ്ട് നീണ്ട ഇന്റർവ്യൂ പാസ്സായിട്ടാണ് ആദ്യത്തെ ജോലി കിട്ടുന്നതും, 'ശ്രീപത്മനാഭന്റെ ചക്രം' കൈയിൽ വന്നുതുടങ്ങുന്നതും. വർഷങ്ങളൊരുപാട്‌ കഴിഞ്ഞെങ്കിലും അന്നു മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നുപഠിച്ച ഒരുപാട് പാഠങ്ങളോ, സർട്ടിഫിക്കറ്റുകളിലെ മാർക്കുകളോ മാത്രം ആരെയും എവിടെയും എത്തിക്കുകയില്ല. കാരണം പലപ്പോഴും എഴുതി ജയിച്ച പരീക്ഷകളേക്കാൾ വലിയ പരീക്ഷണങ്ങൾ ജീവിതത്തിൽ കാത്തിരിക്കുന്നതേയുണ്ടാവുകയുള്ളൂ.... അതുപോലെ ഒരിക്കൽ പരാജയപ്പെടുന്നത് ഒന്നിന്റേയും അവസാനമല്ല. മറിച്ച് അതൊരു തുടക്കം മാത്രമാകാം.... വരാനിരിക്കുന്ന മധുരമേറിയ ഒരുപാടു വിജയങ്ങളുടെ തുടക്കം. എസ് എസ് എൽ സി, പ്ലസ് ടു ഫലങ്ങൾ വന്നുകഴിഞ്ഞു. മുഴുവൻ എ+ വാങ്ങിയവർ ആഘോഷിക്കപ്പെടുകയാണ്. അവരുടെ നേട്ടങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു; അവരെ അഭിനന്ദിക്കുന്നു. പക്ഷേ താൻ ചെയ്തതൊരു മഹാപരാധമാണെന്ന ചിന്തയോടെ, ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഒഴിഞ്ഞുമാറി, അപകർഷതാബോധത്താൽ കുനിഞ്ഞ തലയുമായി നടക്കുന്ന ഒരുപാട് കുഞ്ഞനുജന്മാരും, അനുജത്തിമാരുമുണ്ട്. എന്റെ മനസ്സും പ്രാർത്ഥനകളും അവർക്കൊപ്പംകൂടിയാണ്. ഹെൻറി ഫോർഡിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ; "പരാജയമെന്നത് നിങ്ങൾക്ക് കരുത്തോടെ തിരിച്ചുവരാനുള്ള അവസരമാണ്" അതുകൊണ്ടുതന്നെ ഈ പരീക്ഷകളിലെ പരാജയങ്ങൾ അവസാനമെന്നു കരുതാതിരിക്കുക മറിച്ച് അവ ഭാവിയിലെ വിജയങ്ങളിലേക്ക് പടപൊരുതാനുള്ള രാസത്വരകങ്ങളാകട്ടെ.... പരാജയങ്ങളെ മഹത്വവൽക്കരിക്കുകയല്ല.. പക്ഷേ നടന്നുതീർക്കാനുള്ള വഴികളും നനഞ്ഞുതീരാനുള്ള മഴകളും ഇനിയുമൊരുപാടുണ്ടെന്ന് ഒന്നോർമ്മിപ്പിക്കുന്നു എന്നുമാത്രം....
വയറുവേദന വളരെ സാധാരണമാണ്. പല കാരണങ്ങൾ കൊണ്ട് വയറുവേ​ദന ഉണ്ടാകാം. അസിഡിറ്റി, ഭക്ഷ്യവിഷബാധ, ഭക്ഷ്യ അലർജി, ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ അല്ലെങ്കിൽ ഒരു രോഗം തുടങ്ങിയ ദഹനപ്രശ്നങ്ങൾ കാരണം വയറുവേദന അനുഭവപ്പെടാം. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ വയറുവേദനയ്ക്കൊപ്പം നെഞ്ചുവേദന, കഴുത്തുവേദന, തോൾഭാഗത്ത് വേദന, രക്തം കലർന്ന മലം വയറിളകി പോകുക, കറുത്ത നിറത്തിലുള്ള മലം പോകുക എന്നിവകൂടി കണ്ടാൽ പെട്ടെന്നുള്ള രോഗനിർണയവും ചികിത്സയും ആവശ്യമാണ്. വയറിന്റെ മുകളിൽ വലതുവശത്തുള്ള വേദന കരളിനോ പിത്തസഞ്ചിയിലോ ഉള്ള പ്രശ്‌നത്തെ അർത്ഥമാക്കുന്നു. ഹെപ്പറ്റൈറ്റിസ്, കരൾ രോഗങ്ങൾ മുതലായവ പരിശോധിക്കേണ്ടതുണ്ട്. മുകളിൽ ഇടതുവശത്തുള്ള വേദന വയറുവേദന, അൾസർ, വൃക്കയിലെ കല്ല് മുതലായവയെ സൂചിപ്പിക്കാം. വയറിന്റെ താഴത്തെ ഭാഗം അർത്ഥമാക്കുന്നത്, നിങ്ങൾക്ക് മറ്റ് രോഗങ്ങൾക്ക് പുറമെ IBS, കോശജ്വലന മലവിസർജ്ജനം അല്ലെങ്കിൽ ഹെർണിയ എന്നിവ ബാധിച്ചിരിക്കാമെന്നാണ്. പെട്ടെന്നുണ്ടാകുന്ന വയറുവേദനയുടെ ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ചെമ്പൂരിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഡയറക്ടറും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഡോ. റോയ് പടങ്കർ പറയുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്); മലവിസർജ്ജനവുമായി ബന്ധപ്പെട്ട വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകുന്ന ഐബിഎസ് മൂലമാകാം ഇത്. ഭക്ഷ്യവിഷബാധ: ഭക്ഷ്യവിഷബാധയേറ്റാൽ വയറുവേദന സാധാരണമാണ്. ഭക്ഷ്യവിഷബാധ മൂലം, ദോഷകരമായ ജീവികൾ ഒരാളുടെ ആമാശയത്തിലെയും കുടലിലെയും ആവരണത്തെ പ്രകോപിപ്പിക്കുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കാൻ പ്രവണത കാണിക്കുന്നു. ഇത് ആമാശയത്തിൽ വേദനാജനകമായ വീക്കം, ഛർദ്ദി അല്ലെങ്കിൽ അയഞ്ഞ ചലനങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഇത് വയറുവേദനയ്ക്ക് കാരണമാകും. ഭക്ഷണ അലർജികൾ: ചില ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുമ്പോൾ അവ വയറുവേദനയ്ക്കും മറ്റ് ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ഭക്ഷണ അലർജികൾ കാരണം ഒരാൾക്ക് വയറുവേദന അനുഭവപ്പെടാം. പിത്തസഞ്ചി അല്ലെങ്കിൽ അൾസർ വേദന: പിത്തസഞ്ചി, അൾസർ എന്നിവയുമായി ബന്ധപ്പെട്ട വേദന സാധാരണയായി ആമാശയത്തിന്റെ മുകൾഭാഗത്ത് അല്ലെങ്കിൽ വയറിന്റെ മുകൾ ഭാഗത്താണ് അനുഭവപ്പെടുന്നത്. ഗ്യാസ്: ഗ്യാസ് ഉള്ളത് ഒരാളുടെ അടിവയറ്റിൽ മൂർച്ചയുള്ള വേദന ഉണ്ടാക്കുകയും അത് വളരെയധികം അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. ഗ്യാസ് മൂലമുണ്ടാകുന്ന വയറുവേദനയെ അവഗണിക്കരുത്. ഒരു ഡോക്ടറുടെ സഹായത്തോടെ കൃത്യസമയത്ത് വൈദ്യസഹായം തേടുക. മൂത്രനാളിയിലെ അണുബാധ (യുടിഐ): നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരന്തരമായ വയറുവേദന നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് യുടിഐയുമായി ബന്ധപ്പെട്ടിരിക്കാം. സമഗ്രമായ വിലയിരുത്തൽ ആവശ്യമുള്ള UTI യുടെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് വയറുവേദന.
വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. ജേഷ്ഠസഹോദര തുല്യനായിരുന്ന അദ്ദേഹം തനിക്ക് വഴികാട്ടിയും മാര്‍ഗദര്‍ശിയും ആയിരുന്നു. അബ്ദുള്‍ ഖാദര്‍ മൗലവി സാഹിബിന്റെ സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും ആവോളം തനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവായിട്ടല്ല താന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹവും തന്നെ ഒരിക്കലും ആ തരത്തില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായ ബന്ധം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ മുസ്ലീംലീഗിന്റെ ഏറ്റവും ഉന്നതനായ നേതാവായിരുന്ന അബ്ദുള്‍ ഖാദര്‍ മൗലവി സാഹിബ് സംഘടനപരമായ ഏത് പ്രശ്‌നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കാണാന്‍ ശേഷിയുള്ള രാഷ്ട്രീയ,മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച നേതാവായിരുന്നു.ശുഭ്രവസ്ത്രവും തൊപ്പിയും ധരിച്ചുള്ള അബ്ദുള്‍ ഖാദര്‍ മൗലവിയായിരുന്നു കണ്ണൂര്‍ ജില്ലയില്‍ ലീഗിന്റെ ഐഡന്റിറ്റി. ഇക്കാര്യം താന്‍ പലപ്പോഴും സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലും നികത്താന്‍ കഴിയാത്ത നഷ്ടമാണ് അബ്ദുള്‍ ഖാദര്‍ സാഹിബിന്റെ വിയോഗം. കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായ സുഹൃദ്ബന്ധങ്ങള്‍ക്ക് ഉടമായിരുന്ന സാഹിബ് മതേതരത്വത്തിന്റെ ഉജ്വല പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടവും വേദനയും ഉണ്ടാക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു. Leave Comment Post navigation സ്വദേശഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തല്‍ വാര്‍ഷികം 26ന് നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍