text
stringlengths
341
366k
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ക്രിസ്തീയ ജീവിതം ജീവിക്കുന്നതിന്റെ മൂന്ന് തലങ്ങൾ – WFTW 14 ജൂൺ 2020 July 31, 2020 | Comments closed സാക് പുന്നന്‍ 1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. “എല്ലാ കാര്യങ്ങളും അനുവദനീയമാണ്, എന്നാൽ സകലവും പ്രയോജനമുള്ളതല്ല”. അനുവദനീയമല്ലാത്ത (അല്ലെങ്കിൽ അനീതിയുള്ള) തലത്തിലാണ് മിക്ക അവിശ്വാസികളും ജീവിക്കുന്നത്. ഒരു വിശ്വാസിയും ഒരിക്കലും ഈ നിരപ്പിലേക്ക് ഇറങ്ങരുത് – എന്നാൽ നിർഭാഗ്യവശാൽ ചിലർ അങ്ങനെ ചെയ്യുന്നു. അവിടെത്തന്നെ ജീവിക്കുന്നത് അവർ തുടർന്നാൽ, അവർക്ക് തങ്ങളുടെ രക്ഷ നഷ്ടമാകും. ഒരു വിശ്വാസിക്ക് ആയിരിക്കാവുന്ന ഏറ്റവും താണ നില അടുത്ത തലം ആണ് – നിയമപരമായത് ( അല്ലെങ്കിൽ നീതിയുള്ളത്). എന്നാൽ കുറച്ചു കൂടി ഉന്നതമായ നിലയുണ്ട് – പ്രയോജനകരമായത് (ഗുണകരമായത്) ‘നൂറ് കാര്യങ്ങളിൽ എഴുപത് കാര്യങ്ങൾ നിയമപരമല്ലാത്തത് ആയിരിക്കാം. അതു കൊണ്ട് അവയിൽ ഒന്നു പോലും നാം ചെയ്യരുത്. എന്നാൽ ശേഷിക്കുന്ന അനുവദനീയമായ (നിയമപരമായ) മുപ്പത് കാര്യങ്ങളിൽ ഏതു വേണമെങ്കിലും നമുക്ക് ചെയ്യാം. എന്നാൽ ആ മുപ്പത് കാര്യങ്ങളിൽ 10 എണ്ണം മാത്രമേ സത്യത്തിൽ ആത്മീയ പ്രയോജനമുള്ളത് ആയിരിക്കുകയുള്ളൂ. പൂർണ്ണ ഹൃദയനായ ഒരു ക്രിസ്ത്യാനി ആ പത്ത് കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ. എന്നാൽ അർദ്ധ മനസ്കനായ ഒരു ക്രിസ്ത്യാനി അനുവദനീയമായ മുപ്പത് കാര്യങ്ങളിൽ ഏതെങ്കിലുമെ തിരഞ്ഞെടുക്കുകയുള്ളൂ. നിങ്ങൾക്ക് പൂർണ്ണ മനസ്കനായ ദൈവത്തിന്റെ ഫലപ്രദമായ ഒരു വേലക്കാരൻ ആകണമെങ്കിൽ, അപ്പോൾ നിങ്ങൾ അനുവദനീയമായ കാര്യങ്ങളിൽ നിന്ന് പ്രയോജനമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. സമയത്തിന്റെ ഉദാഹരണം പരിഗണിക്കാം. നമുക്ക് ഒരു ദിവസം 24 മണിക്കൂർ ഉണ്ട്. അതിന്റെ ഒരു ഭാഗം നിങ്ങൾ അശ്ലീല സിനിമകൾ കാണുന്നതിനും, അശ്ലീല പുസ്തകങ്ങൾ വായിക്കുന്നതിനും ചെലവഴിച്ചാൽ, അത് നിയമപരമല്ലാത്ത (അനുവദനീയമല്ലാത്ത) വിധത്തിൽ നിങ്ങളുടെ സമയം ചെലവഴിക്കുകയായിരിക്കും. മറിച്ച് നിങ്ങളുടെ ദിവസം ചെലവഴിക്കുവാൻ അനേകം അനുവദനീയമായ മാർഗ്ഗങ്ങളുണ്ട്. അവയിൽ ചിലത് ആവശ്യമുള്ളവയാണ്, നാം അവ ചെയ്യുകയും വേണം. എന്നാൽ നിങ്ങൾക്ക് അനേകം മണിക്കൂറുകൾ വർത്തമാനപ്പത്രം വായിച്ച് ചെലവഴിക്കാൻ കഴിയും – അവ നിയമപരമാണെങ്കിലും ആ ദിവസം ചെലവഴിക്കുവാൻ ഏറ്റവും പ്രയോജനകരമായ മാർഗ്ഗമല്ല. നിങ്ങൾക്ക് പ്രയോജനപ്രദമായ ഒരു ദൈവദാസനാകണമെങ്കിൽ, നിങ്ങൾ ശിക്ഷണം ചെയ്യപ്പെട്ട് നിങ്ങളുടെ ദിനചര്യയിൽ നിന്ന് ആവശ്യമില്ലാത്ത ഇനങ്ങളിൽ ചിലത് വെട്ടിക്കുറച്ച് ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. ഇന്റർനെറ്റിൽ , ആദിയോടന്തം അന്വേഷിക്കുകയോ (വൃത്തിയുള്ള വെബ് സൈറ്റുകളിൽ), ക്രിസ്തീയ ടെലിവിഷൻ പരിപാടികളാണെങ്കിൽ പോലും കാണുകയോ ചെയ്ത് അനേകം മണിക്കൂറുകൾ ചെലവാക്കുന്നത് തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും. അതിന് ശേഷം വേദപുസ്തകം പഠിക്കുവാൻ നിങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ അതിനു പകരം, അൽപനേരം ഇന്റർനെറ്റിൽ അന്വേഷിച്ചിട്ട് (ലോക വാർത്തകൾ മുതലായവയ്ക്കു വേണ്ടി) ബൈബിൾ പഠിക്കുവാൻ കൂടുതൽ സമയം കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയും. രണ്ട് മണിക്കൂർ ഒരു വെടിപ്പുള്ള ടെലിവിഷൻ പരിപാടി കാണാൻ ചെലവാക്കുന്നതോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു ഇന്റർനെറ്റ്സൈറ്റിൽ കയറുന്നതോ വഴി നിങ്ങൾ പാപം ചെയ്യുകയല്ല, എന്നാൽ ദൈവവചനം പഠിക്കുവാനോ ആവശ്യത്തിലിരിക്കുന്ന വരെ സഹായിക്കുന്നതിനോ ഗുണകരമായി ചെലവഴിക്കാമായിരുന്ന സമയം നിങ്ങൾ പാഴാക്കിക്കളയുകയാണ്. അതുപോലെ തന്നെ പണം ചെലവാക്കുന്ന കാര്യത്തിലും അനുവദനീയമല്ലാത്ത മാർഗ്ഗങ്ങളും അനുവദനീയമായ മാർഗ്ഗങ്ങളും പ്രയോജനകരമായ മാർഗ്ഗങ്ങളും ഉണ്ട്. പൂർണ്ണ മനസ്കനായ ഒരു ക്രിസ്ത്യാനി അവന്റെ സമയവും പണവും പ്രയോജനകരമായ വിധത്തിൽ മാത്രമേ ചെലവഴിക്കുകയുള്ളൂ. ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ നാം പഠിക്കണം. ദൈവ ഭക്തിയുള്ള ഒരു ജീവിതത്തിന്റെ രഹസ്യം ഇരിക്കുന്നത് നാം നടത്തുന്ന തിരഞ്ഞെടുപ്പുകളിലാണ്. നമ്മുടെ സമയം കൊണ്ടു ചെയ്യാൻ കഴിയുന്ന എല്ലാ അനുവദനീയമായ കാര്യങ്ങളിൽ നിന്നും, അതു ചെലവഴിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാം തിരഞ്ഞെടുക്കണം. അങ്ങനെയുള്ള മനുഷ്യൻ ദൈവത്തിനു വേണ്ടി എണ്ണപ്പെടും.
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചുകേട്ട ഇ.പി കോടതിയിൽ കുറ്റം നിഷേധിച്ചു. തുടർന്ന് ഒക്ടോബർ 26 ന് രേഖകൾ ഹാജരാക്കാനും തുടർ നടപടികൾക്കും കോടതി ഉത്തരവിട്ടു. നിയമസഭാ കയ്യാങ്കളി കേസിൽ മൂന്നാം പ്രതിയായ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരായത്. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇന്ന് ഹാജരായത്. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14 ന് കോടതിയിൽ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേൾക്കുകയും തുടർന്ന് കോടതിയിൽ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അന്നേദിവസം ശാരീരിക അസ്വസ്ഥത ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ ഹാജരാകാതികുന്നത്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് നേരിട്ട് കോടതിയിൽ ഹാജരായത്. കുറ്റപത്രം വായിച്ചു കേട്ട ഇ.പി ജയരാജൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും അത് കോടതിയെ ബോധിപ്പിക്കുമെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു. 2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സഭയിലെ കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം. അക്രമത്തിലൂടെ രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് കേസ്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ സി.കെ സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസിലെ പ്രധാന തെളിവായ കയ്യാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 26 ന് രേഖകൾ കോടതിയിൽ ഹാജരാക്കാനും തുടർന്ന് വിചാരണ നടത്താനുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. Don't Miss ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് നാള്‍; കോണ്‍ഗ്രസില്‍ ചേർന്ന് ബിജെപി മുന്‍ മന്ത്രിയും മകനും വിഴിഞ്ഞം സംഘർഷം; ബുദ്ധികേന്ദ്രം അദാനിയുടേതാണോയെന്ന് അന്വേഷിക്കണം: കെ.സി വേണുഗോപാൽ എംപി ‘വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന്’; ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഈഗോ... ‘കേന്ദ്ര സർക്കാരിന്‍റെ പ്രവൃത്തികളില്‍ എല്ലാവർക്കും എതിർപ്പ്; ഭാരത് ജോഡോ യാത്ര ജനങ്ങളെ കേള്‍ക്കാന്‍’:... ‘കെ റെയില്‍ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും കേസുകളും പിന്‍വലിക്കണം; പദ്ധതി പൂർണ്ണമായും പിന്‍വലിക്കുന്നതുവരെ സമരം... പ്രളയദുരന്തത്തില്‍ നിന്ന് കരകയറും മുന്നേ ജപ്തി ഭീഷണിയുമായി ‘സർക്കാരിന്‍റെ സ്വന്തം ബാങ്ക്’; കേരള... വിഴിഞ്ഞത്ത് സർക്കാർ പ്രകോപനം അവസാനിപ്പിക്കണം: കെ സുധാകരൻ എംപി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വർലൈനിന് ‘താല്‍ക്കാലിക സ്റ്റോപ്പ്’; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സർക്കാർ ഇടുക്കിയില്‍ യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു; ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കി ‘വിഴിഞ്ഞം സംഘർഷം സർക്കാരിന്‍റെ തിരക്കഥ’; ഗുരുതര വിമർശനവുമായി ലത്തീന്‍ അതിരൂപത ‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തരൂർ’; മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഴിഞ്ഞത്ത് സംഘർഷം: പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാർ; രണ്ട് ജീപ്പുകള്‍ മറിച്ചിട്ടു ‘ഒപ്പമുണ്ട് എംപി’; നിരവധി പേർക്ക് ആശ്വാസമായി ബെന്നി ബഹനാന്‍ എംപിയുടെ സൗജന്യ മെഗാ... ‘പിണറായി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലെത്തി’; ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത... ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനാ കേന്ദ്രമായി തരംതാണു; നടക്കുന്നത് അഴിമതി മാത്രം’ വിരട്ടല്‍ വേണ്ടെന്ന്... ‘സത്യവും നീതിയും ജയിച്ചു’; സോളാർ കേസില്‍ അടൂർ പ്രകാശ് എംപിക്ക് ക്ലീന്‍ ചിറ്റ് അബുദാബി ജിഡിപിയില്‍ വര്‍ധന: എണ്ണയിതര മേഖലയില്‍ മുന്നേറ്റം; ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും മികച്ച... ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി... മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍വെച്ച് പക്ഷെ മര്‍ദ്ദിച്ചതാരെന്ന് അറിയില്ല; ഉദ്യോഗസ്ഥരെ വെള്ളപ്പൂശി കിളികൊല്ലൂര്‍ മര്‍ദ്ദനക്കേസ് റിപ്പോര്‍ട്ട്
ആദ്യാക്ഷരങ്ങള്‍ കുറിച്ച അച്ചുകൂടം നിശ്ചലം. എങ്കിലും ചരിത്രം ഹരിശ്രീ കുറിച്ച ചേന്ദമംഗലത്തിന്‍റെ മണ്ണില്‍ അക്ഷരത്തിന്‍റെ തിരുശേഷിപ്പുകളായുള്ള കെട്ടിടാവശിഷ്ടങ്ങള്‍. മുകളിലേക്കുയര്‍ന്ന നിര്‍മിതിയുടെ പായല്‍ പിടിച്ച പുറംചുവരുകളില്‍ നിന്നു ചരിത്രം വായിച്ചെടുക്കാനാവില്ല. ഒരു പക്ഷേ അവിടെ അങ്ങനെയൊരു അച്ചുകൂടത്തില്‍ അക്ഷരങ്ങളെഴുതിയ ബ്ലോക്കില്‍ ചരിത്രത്തിന്‍റെ പതിയലുകള്‍ ഉണ്ടായിരുന്നുവെന്നു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാലം ഇങ്ങനെയാണ്. മനുഷ്യസങ്കല്‍പ്പത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു മാറ്റത്തിന്‍റെ മായാജാലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ പോയ കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും പിന്നീട് അത്ഭുതമായി മാറും, ചരിത്രവുമാകും. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം കോട്ടയില്‍ കോവിലകത്തെ ഹോളി ക്രോസ് പള്ളിയിലെത്തുമ്പോള്‍ പണ്ടു പഠിച്ചൊരു അറിവിന്‍റെ അകമ്പടി കൂടിയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി അച്ചടി നടന്ന ഇടം, വൈപ്പിക്കോട്ട സെമിനാരി. ഹോളി ക്രോസ് ചര്‍ച്ച് വാക്കുകളില്‍ ഒതുങ്ങാത്ത ചരിത്രപ്രാധാന്യം. പള്ളിപ്പറമ്പിലേക്കു കടക്കുമ്പോള്‍ അത്തരമൊരു സാന്നിധ്യത്തിന്‍റെ സൂചനകളില്ല. പിന്നീടുള്ള അന്വേഷണത്തില്‍ സെമിത്തേരിക്കു പുറകിലായി, കാലത്തിന്‍റെ പച്ചപ്പു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം, മേല്‍ക്കൂരയില്ല. നാലു ചുവരുകളുടെ ആകൃതി പോലുമില്ല, മതിലുകള്‍ മാത്രം. പക്ഷേ മതിലുകള്‍ കോറിയിടുന്ന ചരിത്രം അവഗണിക്കാന്‍ കഴിയുന്നതല്ല. അച്ചടിയുടെ ഈറ്റില്ലമെന്ന സ്ഥിരം വിശേഷണത്തെ ഒന്നൊതുക്കി നിര്‍ത്തിയാല്‍, കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ലാങ്ഗ്വേജ് പ്രസ് കൂടിയായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കപ്പുറം ആദ്യകാല അക്ഷരങ്ങളുടെ നിശ്വാസം ഉതിര്‍ന്നു വീണ മണ്ണ്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സംരക്ഷണയിലാണു വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍. ഒരുപാടു ചരിത്രപ്രാധാന്യമുള്ള സ്ഥലം. ചരിത്രത്തിന്‍റെ പിന്‍വഴികളിലൂടെ നടന്നു ചെന്നാല്‍ ചെന്നു ചേരുന്നത് നാലാം നൂറ്റാണ്ടു മുതല്‍ ഇവിടം വാണിരുന്ന, ചേന്ദമംഗലം തലസ്ഥാനമായിരുന്ന, വില്ലാര്‍വട്ടം സാമ്രാജ്യത്തിന്‍റെ തിരുമുമ്പില്‍. പിന്നീടിങ്ങോട്ടു അനേകം കൈവഴികളായിത്തിരിയുന്ന ചരിത്രത്തിന്‍റെ മഹാപ്രളയം. ചേന്ദമംഗലത്തു സെമിനാരി കാലങ്ങള്‍ക്കു മുമ്പ്. അങ്കമാലി പള്ളിയില്‍ മലങ്കര പള്ളി പ്രതിനിധികളുടെ യോഗമായ അങ്കമാലി സൂനഹദോസിലാണ് ചേന്ദമംഗലത്തു സെമിനാരി എന്ന ആശയം ആദ്യം ഉയര്‍ന്നത്. ബിഷപ്പ് മാര്‍ എബ്രഹാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ജസ്യൂട്ട് മിഷനറിമാരുടെ മേല്‍നോട്ടത്തിലൊരു സെമിനാരി എന്ന അപേക്ഷയുമായി ബിഷപ്പ് മാര്‍ എബ്രഹാം പോപ്പിനു കത്തെഴുതി. 1576ല്‍ പോപ്പിന്‍റെ അനുകൂല മറുപടിയുമായി ജസ്യൂട്ട് പുരോഹിതന്‍ അലക്സാന്‍ഡോ വിലിഗാനി കേരളത്തിലെത്തി. കൊച്ചി രാജാവിനേയും ബിഷപ്പിനേയും കണ്ടു. അങ്ങനെ ചേന്ദമംഗലത്തു വില്ലാര്‍വട്ടം കുന്നിനു സമീപം ഇന്ത്യയിലെ ജസ്യൂട്ടുകളുടെ ആദ്യ സെമിനാരിക്കു 1577ല്‍ തുടക്കമായി, വൈപ്പിക്കോട്ട സെമിനാരി. കോളെജ് ഒഫ് ചെന്നോത്ത് എന്നും വൈപ്പിക്കോട്ട സെമിനാരി അറിയപ്പെട്ടിരുന്നു. കൊച്ചി രാജാവിന്‍റെ ഗ്രാന്‍റും സെമിനാരിക്കു ലഭിച്ചിരുന്നു. ദി ഹോളി ക്രോസ് എന്ന പേരില്‍ ഒരു ചാപ്പലും സെമിനാരിക്കു സമീപത്തായി നിര്‍മിച്ചിരുന്നു. ആ പള്ളി തന്നെയാണ് ഇപ്പോഴത്തെ ഹോളി ക്രോസ് ചര്‍ച്ചായി രൂപാന്തരം പ്രാപിച്ചതെന്നു കരുതുന്നു. പള്ളിയുടെ മുഖപ്പിനു മാറ്റം വരുത്തിയെങ്കിലും പഴയകാല നിര്‍മിതിയുടെ സൂചനകള്‍, പ്രത്യേകതകള്‍ ഇപ്പോഴും ദര്‍ശിക്കാം. ഇന്‍സ്‌ക്രിപ്ഷനുകള്‍ 1577ല്‍ തന്നെയാണു വൈപ്പിക്കോട്ട സെമിനാരിയില്‍ ആദ്യ പ്രിന്‍റിങ് പ്രസ് സ്ഥാപിച്ചത്. സ്പെയ്നില്‍ നിന്നുള്ള ജസ്യൂട്ടായ ബ്രദര്‍ ജോണ്‍ ഗോണ്‍സാല്‍വസ് മരത്തില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്തു. ആദ്യത്തെ പുസ്തകത്തിന് അച്ചുകൂടമൊരുങ്ങി. ഡോക്റ്ററീന ക്രിസ്റ്റ്യാന എന്ന പുസ്തകം അച്ചടിച്ചത് തമിഴ് ലിപിയില്‍. ഈ പുസ്തകം ഇപ്പോള്‍ പാരിസില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1579ല്‍ അച്ചടിച്ച ഡോക്റ്ററീന ക്രിസ്റ്റിം എന്ന മറ്റൊരു പുസ്തകം ഇപ്പോള്‍ പാരിസിലെ സൊര്‍ബോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവകാശവാദങ്ങള്‍. 1602ല്‍ ചേന്ദമംഗലത്തു സുറിയാനി പ്രിന്‍റിങ്ങും ആരംഭിച്ചു. സുറിയാനി അച്ചടിക്കാനുള്ള പ്രസ് നല്‍കിയതു പോപ്പ് ക്ളെമെന്‍റ് എട്ടാമനാണെന്നും ചരിത്രരേഖകള്‍. ഒടുവില്‍ ഡച്ച് ആക്രമണം ഭയന്നു വൈപ്പിക്കോട്ട സെമിനാരി അമ്പഴക്കാട്ടേക്കു ഷിഫ്റ്റ് ചെയ്തു. പിന്നീട് 1790ല്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്തു ഈ പ്രദേശത്തെ സ്ഥാപനങ്ങള്‍ തകര്‍ത്തു. ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇത്രയേറെ പ്രാധാന്യമുള്ള വൈപ്പിക്കോട്ട സെമിനാരിയില്‍ ഇന്ന് അവശേഷിക്കുന്നതു പുല്ലു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം മാത്രം, പിന്നെ രേഖപ്പെടുത്തയ ചരിത്രത്തില്‍ കാലം കൂട്ടിച്ചേര്‍ത്ത ചില അറിവുകളും. ആ പ്രദേശത്തു നിരവധി കെട്ടിടങ്ങളുണ്ടായിരുന്നുവെന്നും പിന്നീടുള്ള കാലങ്ങളില്‍ നടന്ന യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടുവെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പര്യവേഷണങ്ങളിലൂടെ ഈ ഭാഗത്തു നിന്നും കല്ലില്‍ കൊത്തിയ ഇന്‍സ്ക്രിപ്ഷനുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴതു പള്ളിയുടെ സമീപത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ ചുവരില്‍ സൂക്ഷിച്ചിരിക്കുന്നു. ആത്മീയ സംഘടനയായ ദര്‍ശന സമൂഹവും, മരിയന്‍ സൊഡാല്‍റ്റി ഗ്രൂപ്പും ( ഇപ്പോഴത്തെ സിഎല്‍സി ) കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്നതും വൈപ്പിക്കോട്ട സെമിനാരിയിലാണ്. ഇത്രയും മനുഷ്യന്‍ ചികഞ്ഞെടുത്ത ചരിത്രസത്യങ്ങള്‍. ഇനിയുമെത്രയോ സാന്നിധ്യങ്ങള്‍ അസാന്നിധ്യങ്ങളായി ഈ മണ്ണിനടിയില്‍ ഉറങ്ങുന്നുണ്ടാകും. ചരിത്രമെന്ന രേഖപ്പെടുത്തലിലേക്ക് എത്താന്‍ കഴിയാതെ മറഞ്ഞു പോയ എത്രയോ സത്യങ്ങള്‍ ഉണ്ടാകാം.... പാലിയം കൊട്ടാരം കൊച്ചിയില്‍ പാതി പാലിയം സമൃദ്ധിയുടെ ആഴമറയിച്ച ഈ പഴമൊഴിയോര്‍ത്ത് പാലിയം കൊട്ടാരത്തിനു മുന്നിലെത്തി. കവാടത്തിനപ്പുറം കൊച്ചി രാജവംശത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍റെ കൊട്ടാരം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു രാജാവിനു ഭീഷണി ഉണ്ടായപ്പോള്‍ സംരക്ഷണം നല്‍കിയിരുന്നതു പാലിയത്തച്ചനായിരുന്നുവെന്നു ചരിത്രം പറയുന്നു. കൊച്ചി രാജവംശത്തില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചതു പാലിയത്തെ കോമി അച്ചന്‍ ഒന്നാമന്‍. പാലിയം - ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിലും കോമി അച്ചന്‍ പ്രധാന പങ്കു വഹിച്ചിരുന്നു. മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായി മുപ്പതു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു കോമി അച്ചന്‍ രണ്ടാമന്‍. അദ്ദേഹത്തിന്‍റെ കാലയളവിലാണ് തിരുവിതാംകൂറില്‍ നിന്നും, സാമൂതിരിയില്‍ നിന്നും, മൈസൂരിലെ ഹൈദരില്‍ നിന്നും കൊച്ചിരാജ്യം ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടത്. പിന്നീട് ഗോവിന്ദന്‍ വലിയ അച്ചന്‍, രാമന്‍വലിയ അച്ചന്‍....പാലിയം പരമ്പര നീളുന്നു. പാലിയം നാലുകെട്ട്‌ അങ്ങനെ മുസിരിസ് പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാലിയം കൊട്ടാരത്തിനും പറയാനുള്ളതും ചരിത്രത്തിന്‍റെ ഒളിമങ്ങാത്ത അധികാരകഥകള്‍. പാലിയം കൊട്ടാരത്തിന്‍റെ നിര്‍മാണത്തില്‍ ഡച്ച് വൈദഗ്ധ്യത്തിന്‍റെ സ്വാധീനമുണ്ട്. കേരള വാസ്തുകലയുടെ സങ്കലനം കൂടിയാകുമ്പോള്‍ കൊട്ടാരത്തിന്‍റെ ഭംഗിയും സൗന്ദര്യവും ഏറുന്നു. ഘനമേറിയ ചുവരുകളും അകത്തളത്തില്‍ കൊത്തുപണി ചെയ്ത ഗോവണികളും. കവാടത്തിനു മുകളിലായുള്ള പ്രസംഗപീഠത്തില്‍ നിന്നു പാലിയത്തച്ചന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമായിരുന്നു. കൊട്ടാര കവാടം കടന്ന് അകത്തേക്കു നടപ്പാതകള്‍. പാലിയം ട്രസ്റ്റ് ഓഫിസും കടന്നു വലത്തോട്ടു തിരിഞ്ഞു മുന്നോട്ടു നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തിനപ്പുറത്താണു നിര്‍മാണകലയുടെ മറ്റൊരു ഉദാഹരണായി പാലിയം നാലുകെട്ട്. 1786ല്‍ പാലിയം കുടുംബത്തിലെ മുതിര്‍ന്ന അംഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ചതാണു ക്ലാസിക്കല്‍ സ്ട്രക്ചറുള്ള ഈ നാലുകെട്ട്. നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള പഴയകാല കേരള മോഡല്‍ നിര്‍മാണം തന്നെയാണു പാലിയം നാലുകെട്ടിനുമുള്ളത്. നാലുകെട്ടിലെ ഓരോ പ്രദേശത്തിനും ഓരോ ധര്‍മവും ഉണ്ടായിരുന്നു. പടിഞ്ഞാറ്റിനിയെ മൂന്നു ഭാഗങ്ങളായി തിരിച്ചു. അതില്‍ നടുവിലത്തേതായിരുന്നു വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരുന്ന അറ. വടക്കിനിയെ രണ്ടായി തിരിച്ചു, അടുക്കളയും ഊണുമുറിയും. വലിയ ഹാളുകളുള്ള കിഴക്കിനിയും തെക്കിനിയും അതിഥികളെ സ്വീകരിക്കാനുള്ളതുമായിരുന്നു. Posted by അനൂപ്‌ മോഹന്‍ at 10:08 PM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Saturday, October 8, 2011 ചരിത്രത്തിന്‍റെ പേറ്റുനോവുകള്‍.. ചരിത്രത്തിലേക്ക് മുസിരിസ് വഴി-3 സ്വന്തം പേരിനോടു രൂപത്തില്‍ അല്‍പ്പം പോലും നീതി പുലര്‍ത്താത്ത നാട്, പട്ടണം. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കുറച്ചുകാലം മുമ്പു മാത്രം ചരിത്രത്താവളമായി തിരിച്ചറിഞ്ഞ നാടിന്‍റെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങനെയാണു തോന്നിയത്. പേരുപോലെ പട്ടണപ്പരിഷ്കാരങ്ങളുടെ വിദൂരഛായ അല്‍പ്പം പോലും പേറുന്നില്ല. മുസിരിസ് എന്നാല്‍ കൊടുങ്ങല്ലൂരായിരുന്നുവെന്നും, പ്രളയത്തില്‍ വഴിമാറി ഒഴുകിയ പുഴയുടെ പഴയ ഓരങ്ങള്‍ പട്ടണമെന്ന ആ ഗ്രാമത്തിലായിരുന്നുവെന്നും സ്ഥിരീകരിക്കാന്‍ പറ്റാത്ത അവകാശങ്ങള്‍. മണ്ണുമാറ്റിയെടുക്കാവുന്ന സാധ്യതകളുടെ ചരിത്രം ഇനിയും ശേഷിക്കുന്നുണ്ടാകും പട്ടണത്തിന്‍റെ അടിത്തട്ടുകളില്‍. അവശിഷ്ടങ്ങളുടെ സമൃദ്ധമായ വിളനിലമായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഗ്രാമത്തിന്‍റെ ഇടവഴികള്‍ പിന്നിടുന്നു. ഖനനം നടക്കുന്ന സ്ഥലമെന്ന ആവര്‍ത്തനചോദ്യത്തിന്‍റെ ഉത്തരമായി പറഞ്ഞു തന്ന വഴിയിലൂടെ വീണ്ടും മുന്നോട്ട്. ചെറിയ വഴി. തകരപ്പാട്ടയില്‍ തീര്‍ത്ത ഗെയ്റ്റിന്‍റെ സുരക്ഷിതത്തിനപ്പുറത്തൊരു ലോങ് ഷോട്ടില്‍ വിശാലമായ പറമ്പില്‍ ഒരൊറ്റ വീട്. ഗെയ്റ്റില്‍ തൂക്കിയിരിക്കുന്ന അറിയിപ്പു ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇങ്ങനെ, പട്ടണം പുരാവസ്തു ഗവേഷണം, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, അഞ്ചാം ഘട്ട ഉദ്ഖനനം.. പ്രദേശവാസികളില്‍ നിന്നു പട്ടണം ഖനനത്തിന്‍റെ അറിവുകള്‍ നേടുമ്പോള്‍ കൗതുകകരമായ ഒരുപാടു കാര്യങ്ങള്‍ അറിഞ്ഞു. എങ്കിലും ജനവാസമേഖലയായ പട്ടണത്തെ പറമ്പുകള്‍ക്കടിയില്‍ ചരിത്രത്തിന്‍റെ സാന്നിധ്യമുണ്ടെന്നെങ്ങനെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു ആദ്യം. പ്രദേശവാസികള്‍ കിണര്‍ കുഴിക്കുമ്പോഴും, വീടു പണിയാന്‍ വാനം താഴ്ത്തുമ്പോഴും കിട്ടിയിരുന്ന വസ്തുക്കളുടെ സമൃദ്ധി. മുത്തും, പ്രത്യേക തരം കല്ലുകളും, മണ്‍പാത്രക്കഷണങ്ങളും..... ഇവിടെ ഇങ്ങനയൊരു കാലം ഉണ്ടായിരുന്നുവെന്നു രേഖപ്പെടുത്തുകയായിരുന്നു ഓരോ കണ്ടെത്തലും. ചരിത്രം നങ്കൂരമിട്ട ഭൂമി കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍റെ നേതൃത്വത്തിലാണ് ഖനനം. പോസ്റ്റ് എക്സവേഷന്‍ സ്റ്റഡി നടത്തി. പണ്ടുകാലത്തു വിശാലമായ വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന തെളിവുകള്‍ പട്ടണം ഖനനത്തെ ആഗോള പ്രശസ്തമാക്കി. ഇവിടെ നിന്നു കിട്ടിയ ഓരോ വസ്തുവിന്‍റേയും വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ ചരിത്രം അനാവരണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കും ചരിത്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും എന്നു പ്രിയപ്പെട്ട സ്ഥലമായി പട്ടണം. ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇത്രത്തോളം സമൃദ്ധമായ മറ്റൊരിടം ഇല്ലെന്നുള്ളതു തന്നെ കാരണം. ഇപ്പോള്‍ അഞ്ചാം ഘട്ട ഉദ്ഖനനം നടക്കുന്നതു പടമഠത്തില്‍ എന്ന പ്ലോട്ടില്‍. പറമ്പിന്‍റെ ഉപരിതലം വൃത്തിയാക്കി ഒരു സംഘം ഉണ്ടായിരുന്നു ആ പ്ലോട്ടില്‍. വലിയൊരു കുളം, ലഭിക്കുന്ന അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള റിങ്ങുകള്‍.... ഇങ്ങനെ ചില സാന്നിധ്യങ്ങളൊഴിച്ചാല്‍ വേറൊന്നും അവിടില്ല. “” ചരിത്രകാരന്മാര്‍ മാത്രമല്ല പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ പ്രവര്‍ത്തനങ്ങളും മുന്നേറുന്നത്. ഇവന്മാര്‍ക്കു ഭ്രാന്താണെന്നു കരുതിയ നാട്ടുകാര്‍ പിന്നീട് പ്രാധാന്യം മനസിലാക്കുകയായിരുന്നെന്നു ഒരു പ്രദേശവാസിയുടെ സാക്ഷ്യം. ഇനി പറയുന്ന ചരിത്രത്തിന് ഒരു ഔദ്യോഗിക ചരിത്രകാരന്‍റെ സാക്ഷ്യപ്പെടുത്തലുകളുടെ ഛായ ഉണ്ടാകണമെന്നില്ല. ഖനനം തുടങ്ങും മുമ്പേ, പട്ടണമെന്ന ഗ്രാമത്തെ ലോകം അറിയും മുമ്പേ അവിടെ ജനിച്ചു വളര്‍ന്ന നാട്ടുകാരുടെ കാഴ്ചയില്‍ നിന്നുള്ള പരിമിതമായ അറിവിന്‍റെ രേഖപ്പെടുത്തല്‍. പട്ടണം ഖനനം ചരിത്രമറിയാത്ത നാട്ടുകാരുടെ നാവിലൂടെ. നാട്ടുകാരനും ഖനനത്തില്‍ ചരിത്രകാരന്മാരെ സഹായിക്കുന്നയാളുമായ രവിച്ചേട്ടന്‍ പറഞ്ഞു തുടങ്ങി, ഒരിക്കല്‍ ഇവിടെ കുഴിച്ചു വരുമ്പോള്‍, രണ്ടു മീറ്ററോളം അടിയിലെത്തിയിട്ടുണ്ടാകും, പെട്ടെന്ന്...ഇത്രയും പറഞ്ഞപ്പോഴേക്ക് രവിച്ചേട്ടന്‍റെ ഫോണ്‍ ശബ്ദിച്ചു. കുറച്ചു മാറി നിന്നു സംസാരിക്കുമ്പോള്‍ മണ്ണിനടിയില്‍ അദ്ദേഹം കണ്ടത് എന്താണെന്ന ആകാംക്ഷ നിറഞ്ഞു നിന്നു. ആ മണ്ണില്‍ നിന്നു കൊണ്ടു മനസ് സാധ്യതകളുടെ ഖനനം നടത്തുമ്പോഴേക്കും അദ്ദേഹം ഫോണ്‍ കോള്‍ അവസാനിപ്പിച്ചു തിരികെയെത്തി. റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ താഴേക്കു ചെന്നപ്പോള്‍ ഭിത്തിയുള്ള ഒരു വീടിന്‍റെ അവശിഷ്ടങ്ങള്‍. വലിയ ഭിത്തി, ഇഷ്ടിക കൊണ്ടുള്ള ഫ്ളോര്‍, അവിടെ നിന്നും എനിക്കൊരു വെളുത്ത നിറത്തിലുള്ള വലിയ കല്ല് കിട്ടി, എന്താണെന്നു മനസിലായി. മുകളിലേക്ക് ഇട്ടു കൊടുത്തു. ആ പരിസരത്തു നിന്ന ചരിത്രകാരന്‍ അതു തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് അതിന്‍റെ വില മനസിലാക്കിയത് ‘’ നിധിയേക്കാള്‍ മൂല്യമുള്ളത്. റോമന്‍ ചക്രവര്‍ത്തിക്കു കൊടുക്കുന്ന എന്തോ ആയിരുന്നു. ആകാംക്ഷ അതിരു കടന്നു കൊണ്ടാകാം രവിച്ചേട്ടന്‍റെ കണ്ടെത്തലിന്‍റെ ക്ലൈമാക്സിനു കാര്യമായ പഞ്ച് ഉണ്ടെന്നു തോന്നിയില്ല. പക്ഷേ ഇങ്ങനെ എത്രയോ ചരിത്രകൗതുകങ്ങളുടെ കണ്ടെത്തലിന്‍റെ സന്തോഷം അനുഭവിച്ചിട്ടുണ്ടാകും ഇവരൊക്കെ. ആദ്യമൊക്കെ നാട്ടുകാര്‍ക്കു പല തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. സ്വന്തം സ്ഥലം പോകുമോ, കുഴിച്ചു വൃത്തികേടാക്കുമോ എന്നുള്ള സംശയങ്ങള്‍. പിന്നീടു ഖനനം പുരോഗമിച്ചപ്പോള്‍ ഖനനത്തിന്‍റെ രീതി മനസിലായപ്പോള്‍ എല്ലാ സംശയങ്ങളും അകന്നു. ഇപ്പോള്‍ നാട്ടുകാരും ഖനനത്തില്‍ സഹകരിക്കുന്നു. മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണു പട്ടണം ഖനനം പുരോഗമിക്കുന്നത്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ മാത്രമല്ല പട്ടണം ഖനനത്തില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം, യൂണിവേഴ്സിറ്റി ഒഫ് റോം, ദര്‍ഹാം യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ..... കേരളത്തിന്‍റെ ഈ ചെറുഗ്രാമത്തില്‍ നടക്കുന്ന ഖനനത്തില്‍ തല്‍പ്പരരായ സ്ഥാപനങ്ങള്‍ ഇനിയുമേറെ. കൃത്യമായ വര്‍ഷവും കാലഗണനയും മനപ്പാഠമാക്കുന്ന ചരിത്രത്തിന്‍റെ പഠനത്തിന്‍റെ വിരസതയില്ല പട്ടണത്തെ ജനങ്ങള്‍ മനസിലാക്കിത്തരുന്ന ഓരോ ചരിത്രകഥകള്‍ക്കും. ഒരു ഗ്രാമത്തിലെ നാടോടിക്കഥ കേള്‍ക്കുന്ന മനസോടെ കേട്ടറിയാം, പട്ടണത്തിന്‍റെ കഥ. പകര്‍ന്നു തന്ന അറിവില്‍ നിന്നു ചരിത്രസാധ്യതകളുടെ ഒരുപാട് എക്സ്റ്റന്‍ഷനുകളും മനസില്‍ വിരിയുന്നു. ഇവിടെ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഇനിയും ചരിത്രത്തിന്‍റെ ഭ്രൂണങ്ങളുണ്ട്. ഖനനത്തിന്‍റെ ഓരോ ഘട്ടവും പേറ്റുനോവിന്‍റെ നിമിഷങ്ങളാണ്. പിറക്കാനിരിക്കുന്ന ചരിത്ര സത്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക... മുത്തുകളും മാലകളും പട്ടണത്തെ ചരിത്രത്തിന്‍റെ ഭൂമിയില്‍ ഓര്‍ണമെന്‍റ് ഡിസൈനിങ്ങിന്‍റെ സാധ്യത കൂടിയുണ്ട്. പണ്ടുകാലത്തെ ഏതോ രാജാവിന്‍റെ ഭാര്യ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ഇതു ചരിത്രമല്ല, വര്‍ത്തമാനമാണ്. ഒരു കൊച്ചുവര്‍ത്തമാനത്തിന്‍റെ ലാഘവത്തോടെ കേള്‍ക്കേണ്ട കാര്യം. പട്ടണം ഖനനം നടക്കുന്ന പരിസരത്തെ പെണ്ണുങ്ങളുടെ കൈയില്‍ ചില സമ്പാദ്യങ്ങളുണ്ട്. ഇവിടെ നിന്നു ചിലതൊക്കെ ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ടേ....എന്നൊരു ഡയലോഗ് പറഞ്ഞു പോയ പരിസരവാസികള്‍ മടങ്ങി വന്നപ്പോള്‍ കൈയില്‍ ചില മാലകളും മുത്തുകളും.. അവിടെ നിന്നു ലഭിച്ച മുത്തുകള്‍ ഉപയോഗിച്ചു കോര്‍ത്തെടുത്ത മാല, കൃത്യമായ ഡിസൈനില്‍ രാകിയെടുത്ത പോലത്തെ കല്ലുകള്‍. അങ്ങനെ കിട്ടുന്ന മുത്തുകള്‍ ഒരു ചെറിയ പാത്രത്തില്‍ ശേഖരിച്ചു മാലയാക്കിയിരിക്കുന്നു പരിസരവാസികള്‍. ഒറ്റനോട്ടത്തില്‍ ലേറ്റസ്റ്റ് ഫാഷനാണന്നേ കരുതൂ. പല ആകൃതിയിലും വലുപ്പത്തിലുമുള്ള മുത്തുകള്‍ ഇക്കൂട്ടത്തിലുണ്ട്. മിക്ക മുത്തുകള്‍ക്കും നൂലു കോര്‍ക്കാന്‍ പാകത്തിനു ചെറിയ ദ്വാരങ്ങളും ഉണ്ട്. ഇതു ചിലപ്പോള്‍ വ്യത്യസ്ത കാലങ്ങളിലെ കല്ലുകളും മുത്തുകളും ആയിരിക്കാം. അങ്ങനെ കോര്‍ത്തിണക്കിയ ഇത്തരമൊരു മാല അണിയാന്‍, ഹിസ്റ്റോറിക്കലി റിച്ചായ ആഭരണം ധരിക്കാന്‍ വേറെ ആര്‍ക്കു ഭാഗ്യം ഉണ്ടാകും, പട്ടണത്തുകാര്‍ക്കല്ലാതെ. ചിലപ്പോള്‍ പറമ്പില്‍ കിളയ്ക്കുമ്പോഴോ മറ്റോ ആയിരിക്കും മുത്തുകള്‍ കിട്ടുക. മഴ പെയ്യുമ്പോള്‍ തെളിഞ്ഞു വന്നവയും ധാരാളം. പല മോഡലുകളില്‍ ഉള്ളവ. മെഷീന്‍ കട്ട് ചെയ്തതാണെന്നു തോന്നിക്കുന്ന വിധത്തിലുള്ളവ പോലും ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ചെറിയ പൊടുകള്‍ പോലും കുട്ടികള്‍ കലക്റ്റ് ചെയ്തു മാലയാക്കി മാറ്റാറുണ്ട്. ചരിത്രത്തിന്‍റെ അറിയാവീഥികളിലെ അജ്ഞാതന്‍ ധരിച്ച ആഭരണത്തിന്‍റെ അവശിഷ്ടമാകാം. ഒരുപാടു നൂറ്റാണ്ടുകള്‍ക്കു ശേഷം പട്ടണം വാസികള്‍ അവ ശേഖരിക്കാനും സൂക്ഷിച്ചു വയ്ക്കാനുമൊക്കെ ഇടവരുത്തിയതു കാലത്തിന്‍റെ നിയോഗവുമാകാം. Posted by അനൂപ്‌ മോഹന്‍ at 1:01 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Thursday, October 6, 2011 ജോയ് എന്തു കൊണ്ട് സിനിമ ചെയ്യുന്നു അഭിനേതാക്കള്‍ ബാലേട്ടന്‍ ( നിലമ്പൂര്‍ ബാലന്‍ ) ഹരി, ജോയ് മാത്യൂ.... മങ്ങിയ വെള്ളിത്തിരയില്‍ കറുത്ത അക്ഷരങ്ങളാല്‍ ഇങ്ങനെയൊരു ടൈറ്റില്‍ തെളിഞ്ഞിട്ടു ഇരുപത്തഞ്ചു വര്‍ഷം. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്‍റെ ആദ്യരംഗം, കുളത്തില്‍ കുളിച്ച ശേഷം കരയിലേക്കു കയറുന്നയാള്‍... ടൈറ്റിലിലെ മൂന്നാം പേരുകാരന്‍, ജോയ് മാത്യു. അമ്മയോടു യാത്ര പറഞ്ഞ്, നാട്ടിടവഴികളിലൂടെ യാത്ര തിരിച്ച മകന്‍, പുരുഷന്‍. സിനിമയുടെ വ്യാകരണങ്ങളോടു കലഹിച്ച ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ രംഗം. ജോണിന്‍റെ പുരുഷനു ജീവന്‍ നല്‍കിയയാളെ കാണാന്‍ പോകുമ്പോള്‍ പ്രൊഫൈലിന്‍റെ വിശേഷണങ്ങളില്‍ അമ്മ അറിയാനിലെ നടന്‍ എന്നു മാത്രമായിരുന്നില്ല. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, ജോയ് മാത്യു. അഭ്രപാളിയില്‍ നവാഗതനല്ല സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ആദ്യമായി ഒരാള്‍ എത്തുമ്പോള്‍ പേരിനൊപ്പം കുറിക്കുന്ന അലങ്കാര പ്രയോഗം, നവാഗത സംവിധായകന്‍. പരിചയപ്പെടുത്തലിന്‍റെ ഈ ഔപചാരിക പലപ്പോഴും അനിവാര്യം. ജോയ് മാത്യുവിന്‍റെ കാര്യത്തിലും ഈ പതിവ് ഇന്‍ട്രൊഡക്ഷന്‍ ആവാം. എന്നാല്‍ നവാഗതന്‍ എന്നു വേണ്ട. പകരം ആ വാചകം ഇങ്ങനെയാവാം...ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ പുരുഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യു സംവിധായകനാവുന്നു, ചിത്രം ഷട്ടര്‍. കൊച്ചിയില്‍ പൂജ കഴിഞ്ഞു... റിപ്പോര്‍ട്ടിന്‍റെ ആമുഖ വാചകങ്ങള്‍ കടന്ന് ജോയ് മാത്യുവിന്‍റെ മുന്നില്‍. ജോണിന്‍റെ കലാപങ്ങളിലെ കഥാപാത്രങ്ങളില്‍ ഒരാളായി, പുരുഷനായി കണ്ടിട്ട് ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സംഭാഷണത്തിന്‍റെ ഷട്ടര്‍ തുറക്കുമ്പോള്‍ ആദ്യത്തെ ചോദ്യം അതു തന്നെ, എവിടെയായിരുന്നു ഇത്ര നാള്‍? ജീവിതമായിലും പെട്ടെന്നു ക്ലൈമാക്സിലേക്കു വരുന്നത് ശരിയല്ലല്ലോ? ടൈറ്റില്‍ കാണിക്കുന്നിടത്തു നിന്നു തന്നെ തുടങ്ങണം. മാര്‍ത്തോമക്കാരന്‍ നക്സലൈറ്റ് ആകുകയോ... വസന്തത്തിന്‍റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ഒരു തലമുറയുടെ പ്രതിനിധിയായി തുടങ്ങുന്നു കോഴിക്കോട് മലാപ്പറമ്പിലെ പി. വി. മാത്യുവിന്‍റേയും എസ്തറിന്‍റേയും രണ്ടാമത്തെ മകന്‍ ജോയ്യുടെ ജീവിതവും. നക്സലൈറ്റ് ആയില്ലെങ്കില്‍ അപമാനം ആണെന്നു കരുതിയ കാലം. അടിയന്തിരാവസ്ഥയ്ക്കു ശേഷം അഴിമതിക്കെതിരെ ആവേശം പൂണ്ടു നടക്കുന്ന സമയം. ശക്തമായ ഒരു മൂവ്മെന്‍റ് ഏതുണ്ടെന്നു അന്വേഷിച്ചു. നക്സിലസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കോഴിക്കോട് ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ ജനകീയ വിചാരണ. ആ മൂവ്മെന്‍റില്‍ പങ്കാളിയായി. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ കണ്ടുപിടിച്ചു. ജനകീയ വിചാരണ ഉണ്ടാകുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. പക്ഷേ, ആരും കാര്യമായി കരുതിയില്ല. ഒരു ദിവസം രാവിലെ ഡോക്റ്റര്‍ വന്നിറങ്ങുമ്പോള്‍ ഒരു സംഘം വളഞ്ഞു. ചെരുപ്പ് മാലയണിയിച്ചു. ഡോക്റ്റര്‍ കുറ്റസമ്മതിച്ചു. എന്നാല്‍ മറ്റു ഡോക്റ്റര്‍മാര്‍ സമരം ആരംഭിച്ചു. പൊലീസ് അറുപത്തിരണ്ടോളം പേരെ അറസ്റ്റ് ചെയ്തു. അങ്ങനെ പ്രതീകാത്മകമായ പ്രതിഷേധങ്ങളെ അനുകൂലിച്ചു നില്‍ക്കുന്ന കാലത്താണു കാസര്‍ഗോഡ് കേണിച്ചറയില്‍ മഠത്തില്‍ മത്തായി എന്നയാളുടെ തല വെട്ടുന്നത്. അത്തരം നീക്കങ്ങളോടു താത്പര്യമില്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു ഞാനടക്കം പലരും പിന്മാറുകയായിരുന്നു. മാര്‍ത്തോമക്കാരനായ നീ നക്സലൈറ്റ് ആകുകയോ...എപ്പഴോ അമ്മ ചോദിച്ചത് ഓര്‍ക്കുന്നു. ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാകുമ്പോള്‍ മനസില്‍ അരങ്ങും നാടകവുമൊക്കെ യവനിക ഉയര്‍ത്തി. ബിരുദപഠനകാലത്തു ക്യാംപസ് തിയെറ്ററുകളില്‍ സജീവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്റ്റര്‍, നാടകകൃത്ത്.... കയ്യൂര്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ ജോണ്‍ എബ്രഹാം സജീവമാക്കിയ കാലം. അണിയറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോണിനൊപ്പം കാസര്‍ഗോഡൊക്കെ പോയി. പക്ഷേ, ആ സിനിമ നടന്നില്ല. അതിനുശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം. തിരികെ എത്തുമ്പോള്‍ ജോണിന്‍റെ മനസില്‍ മറ്റൊരു സിനിമ വിരിഞ്ഞിട്ടുണ്ടായിരുന്നു. whereever continuity breaks, there begins creativity ജോയ് തിരികെ എത്തിയതറിഞ്ഞു ജോണ്‍ വിളിച്ചു. കാണണം. പുതിയ സിനിമയുണ്ട്, സഹകരിക്കണം. പതിവുപോലെ നടക്കാത്ത സിനിമയുടെ ചര്‍ച്ചയെന്നേ കരുതിയുള്ളൂ. ഇക്കുറി അഭിനയിക്കണം എന്നാണു ജോണിന്‍റെ ആവശ്യം. അതത്ര സീരിയസ് ആയി എടുത്തതുമില്ല. പക്ഷേ, ഒരു ദിവസം സ്ക്രിപ്റ്റ് തന്നു. ഒഡേസ എന്ന ജനകീയക്കൂട്ടായ്മയില്‍ സിനിമയുടെ പിറവി. മട്ടാഞ്ചേരിയില്‍ നിന്നാരംഭിച്ചു കേരളം മുഴുവന്‍ ലൊക്കേഷനായ ചിത്രം. സിനിമ അവസാനിക്കുന്നിടത്തായിരുന്നു ചിത്രീകരണത്തിന്‍റെ ആരംഭം. ജോണിന് സിനിമയെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരുന്നു ജോണ്‍ കൊടുത്ത ഒരു ഷര്‍ട്ടാണ് സിനിമയില്‍ ധരിച്ചത്. ആദ്യം ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തില്ല. പിന്നീട് എപ്പഴോ ഇന്‍ ചെയ്തു. കണ്ട്യുനിറ്റി നഷ്ടപ്പെട്ടില്ലേ? ജോയ് സംശയിച്ചു. എന്നാല്‍ ജോണിന് സംശയമൊന്നുമില്ല, ...whereever continuity breaks, there begins creativity. ഒരിക്കല്‍ ഷൂട്ട് ഇല്ലാത്ത ഒരു ദിവസം എവിടെയോ പോയി വരുമ്പോള്‍ മഞ്ഞപ്പൂക്കള്‍ വീണു കിടക്കുന്ന ഒരു പ്ലാറ്റ്ഫോം കണ്ടു ജോണ്‍. ഉടനെ തന്നെ എന്നെ വിളിച്ചു. ക്യാമറാമാന്‍ വേണുവുമെത്തി. മഞ്ഞപ്പൂക്കള്‍ക്കു നടുവില്‍ കിടന്നിട്ട്, എഴുന്നേറ്റ് ഓടണമെന്നു പറഞ്ഞു. അതു ഷൂട്ട് ചെയ്തു. അങ്ങനെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ ജോണിന്‍റേതായ ഇംപ്രവൈസേഷനുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ആ ചിത്രം പലര്‍ക്കും ഒരു യൂണിവേഴ്സിറ്റിയായിരുന്നു. ക്ലാപ്പ് ബോര്‍ഡ് പിടിക്കുന്നതിലും അഭിനയിക്കുന്നതിലും എഡിറ്റിങ്ങിലും തുടങ്ങി എല്ലാ വിഭാഗത്തിലും പങ്കാളിയാകാന്‍ കഴിഞ്ഞു. പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. സ്വന്തം സിനിമയുടെ പ്രദര്‍ശനം കൊണ്ടുനടന്നു നടത്താന്‍ ഭാഗ്യം സിദ്ധിച്ച നടന്മാര്‍ മലയാള സിനിമയില്‍ വേറെയുണ്ടാകില്ല. പിന്നെ നാടകത്തില്‍ സജീവമായി ജോയ്. മധ്യതരണിയാഴി, സങ്കടല്‍, രക്തതബല, വീടുകള്‍ കത്തുന്നു, ജോസഫ് എന്തു കൊണ്ട് ആത്മഹത്യ ചെയ്തു.... സക്കറിയയുടെ ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും നാടകമാക്കിയപ്പോള്‍ ജോയ്യുടെ അഭിനയം അഭിനന്ദനം നേടി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന സീരിയലിന്‍റെ നിര്‍മാതാവും ജോയ്യായിരുന്നു. പിന്നെ പത്രപ്രവര്‍ത്തന കാലം, സണ്‍ഡേ ഒബ്സര്‍വര്‍, ഫ്രീ പ്രസ് ജേണല്‍, ജയ്കോ പബ്ലിഷേഴ്സ്, സൂര്യ ടിവി, അമൃത ടിവി.. ഇപ്പോള്‍ ന്യൂസ് പ്ലസ് ചാനലില്‍. അമ്മ അറിയാന്‍ ഹാങ് ഓവര്‍ അമ്മ അറിയാന്‍ എന്ന സിനിമയുടെ ഹാങ് ഓവറില്‍ ജീവിച്ചിരുന്ന പലരുമുണ്ടായിരുന്നു, ജോയ് ഓര്‍ക്കുന്നു. പലരുടേയും ലാസ്റ്റ് ഹോസ്പിറ്റലായിരുന്നു അമ്മ അറിയാന്‍. സിനിമ കഴിഞ്ഞതോടെ പലരും വല്ലാത്ത അവസ്ഥയിലായി. പിരിഞ്ഞു പോകാന്‍ പറ്റാതെയായി. ജോണ്‍ മരിച്ചതോടെ വീണ്ടും പലരും അനാഥരായി. സത്യത്തില്‍ അമ്മ അറിയാനിലെ നടന്‍ എന്നെതാരു ലേബലാണ്. അതു മാറ്റി നിര്‍ത്താന്‍ കഴിയണം. എന്നെ എന്നും ആവേശഭരിതനാക്കിയിരുന്നതു തിയെറ്റര്‍ ആണ്. കര്‍ട്ടന്‍ ഉയരുമ്പോള്‍ അനുഭവിക്കുന്ന ആവേശം പറഞ്ഞറിയിക്കാന്‍ കഴിയില്ല, ശരിക്കും വെളിച്ചപ്പാടിന്‍റേതിനു തുല്യമായ അവസ്ഥ... ഷട്ടര്‍ തുറക്കുന്നു പത്തു വര്‍ഷം മുമ്പു മനസിലെത്തിയ സിനിമയാണ് ഷട്ടര്‍. പിന്നീടതു പാകപ്പെടുത്തുകയായിരുന്നു. സൗണ്ടിന് ഏറെ പ്രാധാന്യമുളള ചിത്രം. പ്രവാസജീവിതത്തിലെ മലയാളി, ഗള്‍ഫ് പണത്തെ ആശ്രയിച്ചു കഴിയുന്ന കേരളം...എന്നിങ്ങനെ സിനിമയുടെ ഭാഗമാകുന്ന ആശയങ്ങള്‍ അനവധി. സമൂഹം, കുടുംബാന്തരീക്ഷം, സദാചാരം അങ്ങനെ നിരവധി കാര്യങ്ങള്‍ ഷട്ടറില്‍ പ്രതിപാദ്യ വിഷയമാകുന്നു. സിനിമയുടെ രത്നചുരുക്കം തേടിയപ്പോള്‍ ജോയ് പറഞ്ഞു, ഒരു അപസര്‍പ്പകകഥ. ജോയ് മാത്യു മലയാള സിനിമയില്‍ ഷട്ടര്‍ തുറക്കുകയാണ്. കാലങ്ങളോളം വിഹരിച്ച അരങ്ങിന്‍റെ അനുഭവ സമ്പത്തുണ്ട്. ജീവിതാനുഭവങ്ങളുടെ കരുത്തുണ്ട്... Posted by അനൂപ്‌ മോഹന്‍ at 12:40 AM 5 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Saturday, October 1, 2011 വാഗ്ദത്ത ഭൂമിയു ടെ വിശ്വാസകുടീരം മുസിരിസന്റെ ചരിത്രവഴിയിലൂടെ...2 ഒരു വഴി തീരുന്നു. അവിടെ ചരിത്രം തുടങ്ങുന്നു. വിരുന്നു വന്ന ഭൂമിയില്‍ നിന്നു വാഗ്ദത്ത ഭൂമിയു ടെ ഉള്‍ച്ചൂടിലേക്കു മടങ്ങിപ്പോയ ജൂതര്‍ ശേഷിപ്പിച്ച വിശ്വാസകുടീരം. അധിനിവേശമെന്ന വാക്കിനുമപ്പു റം അഭയാര്‍ഥിയെന്ന ആരോപണത്തിനുമപ്പു റം ആത്മാവറിഞ്ഞ അന്യഭൂമിയുടെ സ്നേഹ ത്തില്‍ നിന്നു തിരികെ ജന്മനാടെന്ന വേരുകളിലേക്കു മടങ്ങിപ്പോകുമ്പോള്‍, ജൂതസിനഗോഗിന്‍റെ കാഴ്ച മറയുന്ന തിരിവില്‍ കണ്ണു നിറഞ്ഞവര്‍ എത്രയുണ്ടാകാം. ഒരിക്കല്‍ ഞങ്ങളും പോകും ഇസ്രയേലിലേക്ക് എന്ന സ്വപ്നവുമായി തിരിഞ്ഞു നോക്കാ തെ പോയവരും... ഈ വഴികളില്‍ പ്രതീക്ഷകളും നഷ്ടങ്ങളും ഓര്‍മകളും ഒടുങ്ങാത്ത വേര്‍പിരിയലിന്‍റെ വേദനകളും പേറി എത്ര പേര്‍ നടന്നകന്നിട്ടുണ്ടാ കാം... അടുത്തിട്ടുണ്ടാകാം. മുസിരിസിന്‍റെ ചരിത്രവഴിയിലൂടെയുള്ള സഞ്ചാരം എത്തിനില്‍ക്കുന്നതു ചേന്ദമംഗലം ജൂതസിനഗോഗിനു മുന്നില്‍. മുകളില്‍ മൂന്നു ജനാല കള്‍. വെള്ളപൂശിയ സിനഗോഗിനു മുമ്പിലെ വലിയ വാതിലിനു മുന്നില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന ബോര്‍ഡ്. മുന്നറിയിപ്പിന്‍റെ അര്‍ധശങ്കയ്ക്കു അധികം വൈകാതെ തന്നെ വിരാമമായി. അകത്തേക്കു കയറാന്‍ അനുവാദം. ചെറിയ വാതിലിനപ്പുറത്തെ ഇരുട്ടില്‍ വിശ്വാസത്തിന്‍റെ നിശബ്ദത. ജൂതരുടെ അനുഷ്ഠാന ങ്ങളും ആചാരങ്ങളും അരങ്ങേറിയിരുന്ന ഇടം. പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. പൊതുജനങ്ങള്‍ക്കു സന്ദര്‍ശനവും അനുവദിച്ചു. എങ്കിലും ആരാധനാകേന്ദ്രത്തില്‍ കയറുമ്പോള്‍ വിശ്വാസത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകള്‍, മുന്‍കരുതലുകള്‍. പിന്നെ സൂക്ഷ്മതയോ ടെ ചരിത്രം കാക്കുന്നതിന്‍റെ കരുതലും. പഴയകാലം. വിവിധ മതക്കാര്‍ തിങ്ങിവാണിരുന്നയിടത്ത് എല്ലാവര്‍ക്കും അവരവരുടെ വിശ്വാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു ഒരു മഹാരാജാവ്. 1600ലായിരുന്നു ഇതെന്നു ചരിത്രം ഗണിക്കുന്നു. അങ്ങനെ കോട്ടയില്‍ കോവിലകത്തു ഹിന്ദു, മുസ്ലീം, ക്രൈസ്തവ, ജൂത വിശ്വാസികള്‍ക്ക് ആലയങ്ങളായി. കോട്ടയില്‍ കോവിലകത്തെത്തുമ്പോള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ഈ മൂന്നു വിശ്വാസകേന്ദ്രങ്ങ ളും അടുത്തടുത്തു തന്നെ, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള സിനഗോഗ് മൂന്നാമത്തേതാണ്. 1614ല്‍ നിര്‍മിച്ച സിനഗോഗ് അഗ്നിക്കിരയായി. പിന്നീടു നിര്‍മിച്ചതും ദീര്‍ഘകാലം ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ അവസാന ജൂതനും ചേന്ദമംഗലം വിട്ടു യാത്രയായപ്പോള്‍ ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു ചേന്ദമംഗലം ജൂത സിനഗോഗ്. പുനരുദ്ധാരണവും നടന്നു. പാരമ്പര്യമനുസരിച്ചു തന്നെയായിരുന്നു ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാര ണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിനഗോഗിന്റെ മേല്‍ക്കൂര ചുറ്റുമതിലുള്ള സിനഗോഗിന്‍റെ ഉള്ളിലേക്കു പ്രധാനവഴി കൂടാതെ ഇരുവശത്തും രണ്ടു ചെറി യ വാതിലുകള്‍ കൂടിയുണ്ട്. വിശ്വാസമനുസ രിച്ചു സിനഗോഗിനുള്ളില്‍ സ്ത്രീകള്‍, പുരുഷന്മാരോടൊപ്പമായിരുന്നില്ല ഇരുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് അകത്തേക്കു കയറാന്‍ ഇരുവശത്തും വാതിലുകളുണ്ട്. ഇരുവശങ്ങളിലൂടെയുളള വാതിലുകളിലൂടെ കടന്നു ഗോവണിയിലൂടെ മുകളിലേക്കു കടന്നാല്‍ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള മുറിയായി. അകത്തേക്കു കടന്നാല്‍ ആദ്യകാഴ്ച തൂക്കുവിളക്കുകള്‍. പല തരത്തിലുള്ള റെയിലുകളാല്‍ തറയില്‍ നിന്നല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്ന പ്ലാറ്റ്ഫോം, ബെമ്മ എന്നാണ് അറിയപ്പെടുന്നത്. അവിടെ നിന്നാണു വിശുദ്ധകര്‍മങ്ങള്‍ ചെയ്യുന്നത്. ജൂതനിയമമനുസരിച്ചു പ്രാര്‍ഥനയക്കു പ്രായപൂര്‍ത്തിയായ പത്തു പുരുഷന്മാര്‍ വേണം. പലരും വാഗ്ദ ത്ത ഭൂമിയിലേക്കു മടങ്ങുമ്പോള്‍, അവശേഷിക്കുന്നവര്‍ പത്തു പേരില്‍ താഴെയാകുമ്പോള്‍ വിശ്വാസത്തിന്‍റെ കുടീരം നിശബ്ദമായ ഒരു കാലമുണ്ടായിരുന്നിരിക്കണം ഈ സിനഗോഗിനും... സ്ത്രീകള്‍ക്കുള്ള പ്രവേശനകവാടം പള്ളികളിലെ അള്‍ത്താരയ്ക്കു തുല്യമായ ഇടം കൂടിയുണ്ട് സിന ഗോഗിനുള്ളില്‍. പച്ച, ചുവപ്പ്, സ്വര്‍ണ്ണനിറങ്ങളില്‍ മനോഹരമായി അലങ്കാരവേലകളും വരകളുമു ള്ള ഇടം. ഇതിനുള്ളിലെ അറയിലാണു ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറ സൂക്ഷിച്ചിരുന്നത്. കടലാസിനു പകരം ആട്ടിന്‍തോലില്‍ തീര്‍ത്ത പേജുകളുള്ള വിശുദ്ധ ഗ്രന്ഥമാണു തോറ. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചേന്ദമംഗലം സിനഗോഗിലെ തോറ ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലാ ണു സൂക്ഷിച്ചിരിക്കുന്നത്. സിനഗോഗിന്‍റെ ഉള്ളിലെ ജനാലകളില്‍ നിന്നു വെളിച്ചത്തിന്‍റെ സമൃദ്ധിയുണ്ടെങ്കിലും ശാന്തമായ ഇടം. വേദപഠനത്തിനുള്ള മുറിയും സിനഗോഗില്‍ ഉണ്ട്. ചേന്ദമംഗലത്തെ ജൂതസാന്നിധ്യത്തെക്കുറിച്ചു വിവരിക്കുന്ന ചിത്രങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവയൊക്കെ സിനഗോഗില്‍ ഉണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു മാത്രം. ചരിത്രത്തിന്‍റെ വിശ്വാസക്കാഴ്ചയ്ക്കു വിരാമം. മുസിരിസിന്‍റെ വഴിയിലെ അന്നത്തെ യാത്ര അവസാനിച്ചിറങ്ങുമ്പോള്‍ സിനഗോഗിന്‍റെ പുറത്തായി ജൂതശവകുടീരഫലകം സൂക്ഷിച്ചിരിക്കുന്നതു കണ്ടു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പുതിയ ഇടത്തേക്കുള്ള വഴി തുറന്നു. അവിടെ അടുത്തു തന്നെ, പണ്ടു കാലത്തു ജൂതന്മാ രെ സംസ്കരിച്ചിരുന്ന സെമിത്തേരിയുണ്ട്. അവിടെ പഴയ ലിഖിതങ്ങളുള്ള ഫലകങ്ങള്‍ ഇപ്പോള്‍ തത്കാലം പള്ളിയിലേക്കു മാറ്റിയിരിക്കുന്നുവെന്നു മാത്രം. ഇസ്രയേല്‍ എന്ന സ്വപ്നവുമായി ഒരുപാടു പേര്‍ തിരികെപ്പോയ വഴികളിലൂടെ മടക്കം. അടുത്ത താവളത്തിലേക്ക്, ചരിത്രത്തിന്‍റെ അടുത്ത കല്‍പ്പടവുകളിലേക്ക്.... സെമിത്തേരിയിലേക്കുള്ള വഴി സിനഗോഗിനു പുറത്തു ചാരിവച്ചിരിക്കുന്ന ഫലകങ്ങളില്‍ നിന്നാണ് ജൂതസെമിത്തേരിയിലേക്കുള്ള വഴി തെളിഞ്ഞത്. ആദ്യം എത്തിച്ചേര്‍ന്ന ക്ഷേത്രത്തിനു താഴേക്കൊരാള്‍ വിരല്‍ ചൂണ്ടി. കാടു പിടിച്ചു കിടക്കുന്നയിടം. മറ്റൊരു വഴിയേ പോയാല്‍ എളുപ്പം എത്താമെന്ന മുന്നറിയിപ്പ്. പറഞ്ഞവഴിയേ വീണ്ടും അല്‍പ്പദൂരം. എന്നാല്‍ സെമിത്തേരിയെന്നു സൂചിപ്പിക്കാനുള്ളതൊന്നുമില്ല. വീണ്ടുമൊരു വഴി ചോദിക്കലിന്‍റെ ക്ലൈമാക്സില്‍ മാത്രമേ സെമിത്തേരിയിലേക്ക് എത്താന്‍ കഴിഞ്ഞുള്ളൂ. ജൂതസെമിത്തേരി എല്ലായിടത്തും കാടു പിടിച്ചു കിടക്കുന്നു. കല്ലറയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന ശ്മശാനസ്തംഭങ്ങള്‍ പോലും കാടുപിടിച്ചു കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ മാറ്റിയാലേ കാണാനാകൂ എന്ന അവസ്ഥ. ശ്മശാന സ്തംഭങ്ങളില്‍ ഹീബ്രു ഭാഷയില്‍ എഴുതിയിരിക്കുന്നു. ഒരു പക്ഷേ, മരിച്ചയാളുടെ വിശദാംശങ്ങളാകാം. പശുക്കള്‍ സ്വസ്ഥമായി മേയുന്ന ഇടം. അവയ്ക്കിടയില്‍ പുല്ല് വകഞ്ഞുണ്ടായ ഒറ്റയടിപ്പാതകള്‍. വിശാലമായ പറമ്പാണെങ്കിലും കാടുപിടിച്ചു കിടക്കുന്നതിനാല്‍ പലയിടത്തേക്കും കടക്കാന്‍ കഴിയില്ല. സാറ, ഇസ്രയേലിന്‍റെ പുത്രി ചേന്ദമംഗലം സിനഗോഗിന്‍റെ മുന്നിലായി ഒരു ശിലാലിഖിതത്തില്‍ ഹീബ്രുവില്‍ എഴുതിയ സാറ ബാത് ഇസ്രയേല്‍ എന്നതിന്‍റെ മലയാള പരിഭാഷ, സാറ, ഇസ്രയേലിന്‍റെ പുത്രി. ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു ഹീബ്രു വര്‍ഷം, എഡി 1269. അതായത് എഡി 1269ല്‍ എഴുതിയിരിക്കുന്നതാണെങ്കില്‍, ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പഴയ ഹീബ്രു ലിഖിതമാണി ത്. ചരിത്രത്തിന്‍റെ അത്ഭുതങ്ങളിലേക്കുള്ള എഴുത്ത്. ഇന്ത്യയില്‍തന്നെ ആദ്യത്തേതെന്ന വിശേഷണം തീര്‍ ത്തും ശാന്തമായ അന്തരീക്ഷത്തില്‍ അത്തരമൊരു വിശേഷണത്തിന്‍റെ പ്രൗഢിയൊന്നുമില്ലാതെ ശേഷിക്കു ന്നു. തികച്ചു ശാന്തമായ, ഉള്‍നാടന്‍ ഗ്രാമമായ ഇവിടെ അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് കടലു കടന്ന് ആരു കുറിച്ചിട്ടു ഈ ലിഖിതം. സാറയുടെ സ്മാരകശില സാറ എന്ന ഇസ്രയേലിന്‍റെ പുത്രിയുടെ സ്മരണയുടെ കുടീരം ചരിത്രത്തിന്‍റെ വിസ്മരിക്കാനാകാത്ത സ്മാരകശില കൂടിയായി മാറുന്നു. 1936 മുതല്‍ ഗവണ്‍മെന്‍റ് ഒഫ് കൊച്ചിന്‍ സംരക്ഷിക്കുന്നതാണെന്നും ഫലകത്തിനു താഴെ കൊത്തിവച്ചിരിക്കുന്നു. കാലത്തിന്‍റെ പഴക്കമുണ്ടെങ്കി ലും ഹീബ്രുവിലുള്ള എഴുത്ത് ഇപ്പോ ഴും വ്യക്തം. ഇവിടെയെത്തുന്നവര്‍ക്കു കൗതുകമാണു സാറയുടെ ഫലകം. ഇത്രയേറെ പഴക്കമുള്ള പാരമ്പര്യം ഉണ്ടെന്നുള്ളത് ഇവിടെയെത്തുന്നതു വരെ അജ്ഞാതമായിരുന്നു. ഒരിക്കലൊരു നാള്‍, ജന്മനാടിന്‍റെ ഊഷ്മളതയിലേക്ക് എല്ലാവരും മടങ്ങിപ്പോകുമ്പോള്‍ ഇസ്രയേലിന്‍റെ പുത്രിയുടെ ഓര്‍മകുടീരം അന്യനാട്ടില്‍ അനാഥമാകരുതെന്നു കരുതി ബന്ധുക്കളോ ഉറ്റവരോ എഴുതിസൂക്ഷിച്ചതാകാം. സാറ, ഇസ്രയേലിന്‍റെ പുത്രി ഒരേ സമയം ചരിത്രവും നേര്‍ ത്ത നോവുണര്‍ത്തുന്ന ഫലകവുമാകുന്നു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
‘ബിഗ്‌ബോസി’ലൂടെ മലയാളി ടെലിവിഷന്‍ പ്രേമികള്‍ ഹൃദയത്തിലേറ്റിയ താരമാണ് ഷിയാസ് കരീം. ഇപ്പോഴിതാ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്‍റെ സന്തോഷം... വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം? രശ്‌മിക മനസ്സ് തുറക്കുന്നു ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. ഇരുവരും... സമ്മര്‍ ഇന്‍ ബത്ലഹേം മിന് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു 1998ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം ഇന്നും പ്രേക്ഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് സിനിമ പുറത്തിറങ്ങി 22 വര്‍ഷം പൂര്‍ത്തിയാകുന്നു... മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ്! ആരുടെ എന്ന് പറയാമോ? ദയയില്ലാതെ എല്ലാവരും ദയയുടെ പിന്നാലെ… മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് മലയാളം ഷോയിലെ മത്സരാർത്ഥിയായിരുന്നു ദയ. ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു ദയ. ഷോയിൽ നിന്നും പുറത്തിറങ്ങിയതോടെ... നവ്യ ആവശ്യപ്പെട്ടു; പൃഥ്വി പാടി, സദസിലിരുന്ന സുപ്രിയ ചെയ്തത്! വനിത ഫിലിം അവാർഡ് വേദിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മികച്ച സംവിധായകനുള്ള പുരസ്‍കാരമേറ്റുവാങ്ങാൻ വേദിയിലെത്തിയതാണ് പൃഥ്വിരാജ്.അപ്പോൾ വേദിയിൽ... പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; സാധികയ്ക്ക് മുന്നറിയിപ്പുമായി യൂണിസെഫ്! ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സീരിയലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ആ അഭിനേത്രി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന... സോഷ്യൽ മീഡിയയിൽ അസഭ്യം പറയുന്നു; നിയമനടപടിക്കൊരുങ്ങി സയനോര! സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇരയാകുകയാണ് ഗായിക സയനോര.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് സയനോര. ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിലാണ് ഗായികയ്ക്കെതിരെ അസഭ്യവർഷവും... മരക്കാരിൻറെ ബജറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇത്രയും തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ?വെളിപ്പെടുത്തലുമായി സാബു സിറിൽ! മലയാള സിനിമയിൽ വലിയ ഓളം സൃഷ്ട്ടിക്കാൻ എത്തുകയാണ് മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭ.മരക്കാർ അറബി കടലിൻറെ സിംഹം എന്ന ചിത്രത്തിനായി... ടിക് ടോക് താരം തെന്നൽ കുട്ടിയെ തേടി ആ ഭാഗ്യമെത്തി;പ്രേക്ഷകർ കാത്തിരുന്ന നിമിഷം! ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ടിക് ടോക് ആപ്പ്.കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ടിക്ടോകിൽ സജീവമാണ്.പലർക്കും ഈ അപ്ലിക്കേഷൻ... “മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസും മറക്കാനാണ് യു.എ.പി.എ കേസ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്”-ജോയ് മാത്യു! മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് നടനും... ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്.അഭിനേതാവായ ബിനീഷിനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചു;ബാലചന്ദ്ര മേനോൻ! കേരളപിറവി ദിനത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണൻ മേനോൻ പ്രശ്നമാണ്.ഇപ്പോളിതാ പൊതുവേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍... ആരാധികയുടെ 100ാം ജന്മദിനത്തിൽ മോഹൻലാൽ നൽകിയ സമ്മനം! നടന വിസ്മയം മോഹൻലാലിന് ലോകമെമ്പാടും ആരാധകരുണ്ടന്ന് എല്ലാവർക്കും അറിയാം.എന്നാൽ തന്റെ 100ാം വയസിലും മോഹൻലാലിനെ ഞെഞ്ചോട് ചേർത്തുവെക്കുകയാണ് കൊച്ചിക്കാരിയായ മേരിയമ്മ.കഴിഞ്ഞ ദിവസം... More Posts Page 5 of 12‹ Previous123456789Next ›Last » Latest News ‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ December 4, 2022 ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍ December 4, 2022 ഋതുമതിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിച്ചു, ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അമ്മാവനെ വിളിച്ചത്; അഭയ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു December 4, 2022 നല്ല കാരണത്തിനായി ആളുകൂട്ടം നമ്മെ പിന്തുടരുന്നത് നല്ലതാണ്; സ്‌കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടം December 4, 2022 ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ; നിബന്ധനയുമായി സിനിമ സംഘടനകള്‍ December 4, 2022 എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി December 4, 2022 ‘ആര്‍ആര്‍ആര്‍’ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നത് നിരാശയുണ്ടാക്കി; രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് December 4, 2022 കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍ December 4, 2022 നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു;രക്ഷിക്കാനെത്തിയത് പാർട്ടിക്കാർ ; വിജയകുമാരി December 4, 2022 അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി December 4, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ Movies എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത Malayalam ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ
1980കളിൽ കേരളത്തിലാകമാനം ഉണ്ടായ യുവജന മുന്നേറ്റം സമരങ്ങളുടേയും, സാമൂഹ്യ മുന്നേറ്റങ്ങളുടെയും അലയടികൾ നാട്ടികയിലും ഉണ്ടായി. കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചായിരുന്നു തുടക്കം. കാരണം S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് രൂപീകരണത്തിന് മുമ്പ് തളിക്കുളത്ത് യൂണിറ്റുണ്ടായിരുന്നു. തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥയിൽ ഉണ്ടായ പരിപാടികൾ - തളിക്കുളം ………….സ്‌കൂളിൽ വെച്ച് അവതരിപ്പിച്ച ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും ആണ് യഥാർത്ഥത്തിൽ നാട്ടികയിൽ യൂണിറ്റ് രൂപീകരണത്തിന് ആവേശം കൊള്ളിച്ചത്. 1984 തൃപ്രയാർ ……. സ്‌കൂളിൽ വെച്ച് എൻ.ആർ. ഗ്രാമപ്രകാശ്, എ.കെ.തിലകൻ, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.എം.രവിബാബു, പി.പി.രാജു, പി.എസ്.സുരേഷ്, ഇർഷാദ്, ഹുസൈൻ, സുധീഷ് എന്നിവരടക്കം 17 പേർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ എ.കെ.തിലകൻ യൂണിറ്റ് സെക്രട്ടറിയും ടി.എൻ.രവിബാബു പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ബാലവേദി: വിപുലമായ ബാലവേദി രൂപീകരണവും പ്രവർത്തനങ്ങളും നാട്ടിക പഞ്ചായത്തിലെ വിവിധ മേഖലകളിൽ സജീവമായി എല്ലാ വാർഡുകളിലും പരിഷത്തിന്റെ നേതൃത്വത്തിൽ ബാലവേദികൾ രൂപീകരിക്കപ്പെട്ടു. സംസ്ഥാന ബാലവേദി ക്യാമ്പിൽ ശ്രീ. രഘു കുറ്റിക്കാട് പങ്കെടുത്തു. സൈക്കിളിൽ വിലങ്ങൾകുന്ന് പഠനയാത്രയും, ബാലോത്സവ ജാഥകളും, ശാസ്ത്ര സഹവാസ ക്യാമ്പുകൾ ഒക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ബാലവേദിയിൽ കൂടെ സജീവമായി പരിഷത്ത് പ്രവർത്തനത്തിൽ എത്തിയ കെ.എസ്.സുധീർ ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ ITചുമതലക്കാരനാണ്. അടുപ്പ്: പുകയില്ലാത്ത അടുപ്പ് 1982ൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വിറക് ലാഭിക്കുന്നതിനു വേണ്ടി ദക്ഷത കൂടിയ അടുപ്പ് പരിഷത്ത് രൂപകൽപന ചെയ്തത്. വിവിധ പ്രദേശങ്ങളിൽ അടുപ്പ് പ്രവർത്തന പരിശീലനം, നിർമ്മാണം എന്നിവ പരിഷത്തിന് പുതിയ മേഖലകൾ തുറന്നു കൊടുത്തു. ലാഭേച്ഛയില്ലാതെ തൃപ്രയാറിലെ നവരശ്മിയിൽ നിന്ന് ആസ്ബറ്റോസ് പൈപ്പ് ചുമന്ന് റോഡിലൂടെ നടന്നു പോയതും ഒരു പ്രചരണ പ്രവർത്തനമായിരുന്നു. അടുപ്പ് സ്ഥാപിക്കുന്നതിൽ പി.കെ.ജ്യോതി ബസു, ടി.കെ. പ്രസാദ് എന്നിവർ സജീവമായിരുന്നു. പരിഷത്ത് കലാജാഥ ടീം സ്വന്തമായി ഒരു കലാ ടീം ഉണ്ടായിരുന്ന യൂണിറ്റായിരുന്നു നാട്ടിക. ഇപ്പോൾ അത് അതിശയം തോന്നിപ്പിക്കുന്ന കാര്യമാണ്. പി.എസ്.ഗോപാലകൃഷ്ണൻ, പി.എസ്.പ്രസാദ്, പി.കെ.ജ്യോതി ബസു, കുന്നത്ത് അഭയജിത്ത്, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.കെ.ഹരിദാസ്, കൊടുങ്ങല്ലൂർക്കാരനായ ഉണ്ണിക്കുട്ടൻ, സി.കെ.സുരേഷ് ബാബു, വിന്ധ്യൻ മാഷ് എന്നിവരടക്കം 12 പേർ കൃഷ്ണൻമാഷുടെ വീട്ടുപരിസരത്ത് ഒത്തുചേർന്ന് വിവിധ സ്ഥലങ്ങളിൽ പരിപാടികൾ 1984-1993 വരെ അവതരിപ്പിച്ചിരുന്നു. ഒരിക്കൽ മുറ്റിച്ചൂർ യൂണിറ്റ് പരിപാടി അവതരിപ്പിച്ചത് ചരിത്രത്തിലെ പ്രധാന സംഭവമായി. രാഷ്ട്രീയ സഖാവായിരുന്ന കെ.വി.പീതാംബരൻ നേതൃത്വം നൽകിയ ഇന്നത്തെ യുഗഭാവന കലാകേന്ദ്ര വാർഷിക പരിപാടിയിൽ പരിഷത്തിന് പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി കൈയ്യടി നേടിയിരുന്നു. ജനകീയ ശാസ്ത്രലോക ക്ലാസ് : പരിഷത്ത് സ്ഥാപകരിലോരാളായ അന്നത്തെ ജനറൽ സെക്രട്ടറി ശ്രീ. സി.ജി. ശാന്തകുമാർ ആണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി. സ്‌കൂളിൽ നമ്മുടെ ശാസ്ത്ര ലോകം ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തത്. പരിഷത്തുമായി ബന്ധമില്ലാത്ത പലരേയും 1985-86ൽ നാം ജീവിക്കുന്ന ലോകം എന്ന ക്ലാസ്സിലൂടെ പരിഷത്തുമായി ബന്ധപ്പെടുവാൻ സഹായിച്ചു. അതിൽ പ്രധാനമായി ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന ഗഫൂർ മാളിയേക്കൽ എന്നവർ ഇത്തരത്തിൽ പ്രത്യേകം സ്മരിക്കുന്നു. ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായി പരങ്കടുത്തിരുന്ന ഒരാളാണ് കിഴക്കേടത്ത് രാമകൃഷ്ണൻ മാസ്റ്റർ മലയാളം പണ്ഡിറ്റ് കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാഷിന്റെ ഓർമ്മ ഈ അവസരത്തിൽ സ്മരിക്കുന്നു. അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പി.എസ്.സുരേഷ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ചേർക്കരയിലുള്ള ഇ.പി.എസ്. സുരേഷ്, ബിജു എന്നിവർ സജീവ പ്രവർത്തകരായിരുന്നു. സാക്ഷരത 1989ൽ ആണ്. സാക്ഷരതാ യജ്ഞം എറണാകുളം ജില്ലയിൽ ആദ്യത്തെ തുടക്കം ജീവിക്കാനാവശ്യമായ എഴുത്തും, വായനക്കുമൊപ്പം സമൂഹത്തിന്റെ പൊതു വികാസത്തിന് കഴിവുകൾ സ്വന്തം പേരും, വിലാസവും ഒന്നെഴുതി മനസ്സ് കുളിർപ്പിക്കാൻ മോഹം പേറി നടക്കുന്നവരെ അക്ഷര ലോകത്തെത്തിച്ച സമ്പൂർണ്ണ സാക്ഷരതാ യജ്ഞം അത് യാഥാർത്ഥ്യമാക്കുന്നതിനായി സി.ജി. ശാന്തകുമാർ മാഷും, അന്നത്തെ എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന ശ്രീ.കെ.ആർ. രാജൻ പരിഷത്തിന്റെ സജീവ പ്രവർത്തകരായിരുന്നു. അതിന്റെ ആവേശം ഉൾക്കൊണ്ട് ആണ് കേരളം മുഴുവനും സാക്ഷരതാ പ്രസ്ഥാനം കേരളം ലോകത്തിന് കാണിച്ചുകൊടുത്ത മാതൃക. ഒരു പറ്റം സ്ത്രീകളെ വികസന പങ്കാളികളാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു. യുവത്വത്തിന്റെ തുടിപ്പ് എങ്ങും കണ്ടു. കക്ഷിരാഷ്ട്രീയവും, വികസനവും കൂട്ടി കുഴയ്ക്കാതെ വികസന പ്രവർത്തനങ്ങളിൽ ഒരുമിക്കാൻ കഴിയും എന്ന ബാലപാഠവും, നാട്ടിക യൂണിറ്റിൽ സാക്ഷരത പ്രസ്ഥാനത്തിനു മുമ്പ് തന്നെ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക്ക് ചടട യൂണിറ്റുമായി ബന്ധപ്പെട്ട് അവരുടെ ഒരു പരിപാടി എന്ന നിലയിൽ നാട്ടികയിലെ 3, 4 വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന സാക്ഷരതാ പ്രവർത്തനം ഈ കാലഘട്ടത്തിൽ ആ മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ദൃശ്യപരത ഉണ്ടാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത്. അധ്യാപകനായ ഡേവീസ് മാഷ് ആയിരുന്നു മുൻനിരയിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകരായ എ.കെ.തിലകൻ, ടി.കെ.പ്രസാദ്, പ്രഭ, ഐ.പി.മുരളി എന്നിവർ. അതിനു ശേഷം 1989ലെ നാട്ടികയിൽ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ശ്രീ.സി. സേതുമാധവനും പിന്നീട് പരിഷത്തിന്റെ ജില്ലാ ട്രഷററായി ചുമതലയേറ്റ ശ്രീ. വി.ശ്രീകുമാറും ഒക്കെ പരിഷത്തായി കൂടുതൽ അടുത്തത്. ടി.വി.സജീവ് മാഷ് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ടി.വി.ഘോഷ്, ശാർക്കര ശ്രാവൺകുമാർ, ഇപ്പൊ നമ്മുടെ കൂടെ ഇല്ലാത്ത അന്തരിച്ചുപോയ ശ്രീ ജയദേവൻ മാടക്കായി എന്നിവരും സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളായി പിന്നീട് നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം നാട്ടികയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ നമ്മുടെ യൂണിറ്റിനു കഴിഞ്ഞു. ഒരു പ്രതിഫലവും പറ്റാതെ ഇൻസ്ട്രക്റ്റർമാരും, റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തകർ എത്താൻ തുടങ്ങി. നേതൃത്വനിരയിൽ ശാസ്ത്രസാഹിത്യ പ്രവർത്തകരായിരുന്നു. സാക്ഷരതാസമിതിയുടെ ചെയർമാൻ ആയി അന്നത്തെ പ്രസിഡന്റായ ശ്രീമാൻ സി.കെ. നാരായണനും കൺവീനറായി എ.കെ.തിലകനും, മാസ്റ്റർ കോ-ഓർഡിനേറ്ററായി ടി.കെ.പ്രസാദുമാണ് പ്രവർത്തിച്ചിരുന്നത്. അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസറായി അരിമ്പൂരിലെ പരിഷത്ത് പ്രവർത്തകനും ഡപ്യൂട്ടേഷനിൽ നാട്ടികയിൽ ചുമതലയേറ്റ ശ്രീ. ബാലകൃഷ്ണൻ മേഖലാതല സംഘാടക അംഗവുമായിരുന്നു. അക്കാലത്ത് ബ്ലോക്ക്തല പ്രേജക്റ്റ് ഓഫീസറായി പ്രവർത്തിച്ചിരുന്നത് ഇ.പി.ശശികുമാർ മാഷായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ടു അന്നത്തെ യൂണിറ്റ് സെക്രട്ടറി പി.എസ്.പ്രസാദായിരുന്നു. ശ്രീ. രഘുരാമൻ ആയിരുന്നു പ്രസിഡന്റ്. ഓരോ ദിവസത്തെ പ്രവർത്തനവും വിലയിരുത്തിയിരുന്നു. പഞ്ചായത്ത് ഹാളിൽ ശ്രീ. വി.കെ. ഗോപിനാഥൻ മാസ്റ്റർ ഋഃ. ങഘഅ ശ്രീ. ദാസൻ, രാമൻ മാസ്റ്റർ, ജയദേവൻ, സി. സേതുമാധവൻ, കുമാർ, പ്രഭ തുടങ്ങി ഒട്ടേറെ പേർ. അതിനു ശേഷം 1991 ഏപ്രിൽ 18-ാം തിയ്യതി കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വെച്ച് സാക്ഷരതാ പഠിതാവായ ഏറ്റവും പ്രായം ചെന്ന ഐഷയാണ് കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. അന്ന് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതുകൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ പോലും സദസ്സിലിരുന്നാണ് പരിപാടിയുമായി ബന്ധപ്പെട്ടത്. സാക്ഷരതാ പ്രവർത്തനമായി യൂണിറ്റുമായി ബന്ധപ്പെട്ടാണ് സി. ശങ്കരനാരായണൻ പിന്നീട് മേഖലാ സെക്രട്ടറിയും ജില്ലാ ഭാരവാഹിയും ഒക്കെയായത്. അഖിലേന്ത്യാ ശാസ്‌ത്രോത്സവം : കേരളവർമ്മ കോളേജിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ സമാപനവുമായി ബന്ധപ്പെട്ട് നടന്ന ജാഥയിൽ നമ്മുടെ യൂണിറ്റിൽ നിന്ന് ഒരു വലിയ ടീം തന്നെ പങ്കെടുത്തിരുന്നു. ടാബ്ലോ - ദാരികനും, കാളിയും അവതരിപ്പിച്ചു. രണ്ടുപേർ ജാഥക്കൊപ്പം ഉണ്ടായിരുന്നു. അതിലൊരാൾ പി.പി.രാജുവായിരുന്നു. കോൺഗ്രസ്സ് സമ്മേളന സംബന്ധമായ പ്രവർത്തകനായിരുന്ന രാജു പിന്നീട് വിദേശത്ത് പോകുകയും പ്രവാസി മലയാളികളുടെ നാട്ടിക എന്ന പേരിൽ തന്നെയുള്ള ഒരു സംഘടന ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവവുമാണിപ്പോൾ. 1993-94 വിഭവ ഭൂപടം നാട്ടികയിൽ നടപ്പിലായി. 1994-95 പോളിടെക്‌നിക്കിൽ വെച്ച് ജില്ലാ സമ്മേളനം. നാം ജീവിക്കുന്ന ലോകം - 1985-86 കാലഘട്ടത്തിൽ നടത്തി. ആദ്യത്തെ ആരോഗ്യ സർവ്വെ 1987ൽ നടന്നു - ഒന്നാംഘട്ടം 10 കൊല്ലത്തിനു ശേഷം 10% വീടുകളിൽ പിന്നീട് 2-ാം ഘട്ടം നടന്നു. 1994ൽ വിഭവ ഭൂപടം നാട്ടികയിൽ നടന്നത് കെ.എസ്.സുധീറും ടി.ബി.സത്യനും ആയിരുന്നു യൂണിറ്റ് ചുമതലക്കാർ. (സർവ്വെ കല്ല് കടലിൽ കണ്ടെത്തിയ കാലം) സോപ്പ് ക്യാമ്പയിൻ: 1995-96 കാലത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന സോപ്പ് യൂണിറ്റിൽ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന സമയം ഹിന്ദുസ്ഥാൻ ലിവർ കമ്പനിയുടെ ആളുകൾ തൃപ്രയാറിലെത്തി ഇവിടെ ഉപയോഗിക്കുന്ന സോപ്പിന്റെ അളവിൽ കുറവ് ഉണ്ടാവാനുള്ള കാരണം അന്വേഷിച്ചു ബോധ്യപ്പെട്ടു തിരിച്ചുപോവുകയും ചെയ്തു. 1996 ജനകീയാസൂത്രണം : ഭൂപരിഷ്‌കരണത്തിനും, സാക്ഷരതക്കും ശേഷം നാം കണ്ടത് ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു. വികസനാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ പുതു കേരള സൃഷ്ടിയായിരുന്നു ഇത്. യൂണിറ്റിനേക്കാളും കൂടുതൽ മേഖലയിലെ ബ്ലോക്ക് തലത്തിൽ 1995 പഞ്ചായത്ത്‌രാജും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഢ ടന്റെ നേതൃത്വത്തിലുള്ള ഘഉഎ മന്ത്രിസഭയും 1996ൽ അധികാരത്തിൽ വന്ന ബ്ലോക്കിൽ അന്ന് കോൺഗ്രസ്സ് ഭരണസമിതിയായിരുന്നു. സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നെങ്കിലും ബ്ലോക്ക് ടെക്‌നിക്കിൽ കമ്മിറ്റിയുടെ ചെയർമാൻ നമ്മുടെ യൂണിറ്റിലെ മജീദ് മാസ്റ്റർ ആയിരുന്നു. ഡപ്യൂട്ടേഷനിൽ ദിനേശൻ മാഷ് ആയിരുന്നു ചുമതല. നമ്മുടെ പഞ്ചായത്തിലെ ഗ്രാമത്തിൽ നാടറിയാം എന്ന പരിപാടിയിൽ ശ്രീ. ശങ്കരനാരായണൻ സംസ്ഥാന ഗഞജയായും, ടി.കെ.പ്രസാദ് പഞ്ചായത്ത് ജനകീയ കൺവീനറായും പ്രവർത്തിച്ച്, സത്യഭാമ ജയപാലനായിരുന്നു അന്നത്തെ ആദ്യ പ്രസിഡന്റ്, അതിനുശേഷം സുഭാഷ്ചന്ദ്രൻ മാസ്റ്റർ, യു.കെ.ഗോപാലൻ എന്നിവർ പ്രസിഡന്റാവുകയും ജനകീയാസൂത്രണമായി ബന്ധപ്പെട്ട് രാത്രി കാലങ്ങളിൽ വരെ പഞ്ചായത്തിലിരുന്ന് പദ്ധതികൾ തയ്യാറാക്കാനുണ്ടായിരുന്നു. രാത്രികാലം എന്നു പറയുമ്പോൾ ടചന് ജോലി സംബന്ധമായി 6 മണിക്ക് ശേഷം മാത്രമാണ് സാധിച്ചിരുന്നത്. അതുകൊണ്ട് തൃപ്രയാർ തേവരുടെ വെടി പൊട്ടുന്നതുവരെ ചർച്ചയും, കാര്യങ്ങളുമായി പഞ്ചായത്തിൽ ചിലവഴിച്ച സമയങ്ങൾ വരെ ഉണ്ടായതായി മനസ്സിലാക്കാൻ കഴിഞ്ഞു. ആ കാലഘട്ടത്തിലെ പ്രവർത്തനത്തിൽ ടി.ആർ കുട്ടപ്പൻ എരണേഴത്ത് രവീന്ദ്രൻ എന്ന വ്യക്തികളെ എടുത്ത് പറയേണ്ടതാണ്. നമ്മുടെ മേഖല അക്കാലത്ത് തൃപ്രയാർ എന്നത് കൈപ്പമംഗലം എടത്തിരുത്തി എന്നിവ ഉൾപ്പെട്ടതായിരുന്നു. രവി പ്രകാശ് മേഖല സെക്രട്ടറിയും നമ്മുടെ സി.ശങ്കരനാരായണൻ പ്രസിഡന്റും തിരിച്ചും 2 ടീം. അവരാണ് മേഖല നയിച്ചത്. യൂണിറ്റിൽ ടി.ബി.സത്യൻ സെക്രട്ടറി. അധികാര വികേന്ദ്രീകരണ ജാഥ മുതൽ ജനകീയാസൂത്രണ പ്രവർത്തനം വരെ വളരെ വിപുലമായി നീണ്ടു കിടക്കുന്ന പ്രവർത്തന മേഖല തന്നെ ഉണ്ടായിരുന്നു. പഴയ 9-ാം വാർഡിലെ മെമ്പർ കൂടിയായിരുന്ന സി.ജയന്റെ വീട്ടു പരിസരത്താണ് ഗ്രാമപാർലമെന്റ് സംഘടിപ്പിച്ചത്. പ്രസിഡന്റായിരുന്ന സി.കെ. നാരായണൻ അദ്ധ്യക്ഷനായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പെട്ടികൾ വെച്ച് ചോദ്യങ്ങൾ ക്ഷണിച്ചിരുന്നു. 1990കളുടെ പകുതിയോടെ ലോകത്താകമാനം സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയത്തിന് വല്ലാത്ത തിരിച്ചടികൾ നേരിട്ടു. ഇത് മറ്റു സംഘടനക്കുണ്ടായ പോലെ പരിഷത്തിനെയും ബാധിച്ചു. വനിതാശിബിരം : ജൂലൈ 24, 25, 26 വലപ്പാട് വെച്ച് 1998ൽ നടന്ന വനിതാ ശിബിരം. ആദ്യമായി കേരളത്തിൽ തന്നെ സ്ത്രീകളെ മുൻനിരയിലെത്തിക്കാൻ നടത്തിയ ംീൃസവെീു ആയിരുന്ന വനിതാ ശിബിരമെന്ന പേരിൽ വലപ്പാട് വെച്ച് നടന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകിയ പരിപാടി സ്ത്രീകളെ വികസന കാര്യങ്ങളിൽ പുരുഷനോടൊപ്പം തുല്യത പറഞ്ഞ ആദ്യത്തെ കൂടിച്ചേരൽ. നമ്മുടെ യൂണിറ്റിലെ സേതുഭായി ടീച്ചർ ആയിരുന്നു ആ പരിപാടിയിലെ കൺവീനർ. നാട്ടികയിൽ നിന്ന് പങ്കെടുത്തവരിൽ സുലോചന ടീച്ചർ അടക്കം 9 പേർ പങ്കെടുത്തതായാണ് അറിവ്. അന്ന് തൃപ്രയാർ പോളിടെക്‌നിക്ക്-കോസ്റ്റ്‌ഫോഡ്-സെന്റർ ഓഫ് സയൻസ് & ടെക്‌നോളജി ഫോർ റൂറൽ ഡവലപ്‌മെന്റ് സ്േപാൺസർ ചെയ്ത സഞ്ചി 25 വർഷത്തിനു ശേഷം എനിക്ക് സുലോചന ടീച്ചർ തന്നു. വി.ആർ. പ്രഭയായിരുന്നു അതിന്റെ കൺവീനർ. ശ്രീ. സി. ശങ്കരനാരായണൻ, സേതുമാധവൻ, വി.ശ്രീകുമാർ, കെ.ബി.ഷൺമുഖൻ, കെ.വി.വിജയൻ എല്ലാവിധ സഹായങ്ങളും, പുരോഗമന വേദിയിലെ പരിഷത്ത് പ്രവർത്തകർ ചെയ്തിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്രവർത്തകരുടെ വീടുകളിൽ താമസിപ്പിച്ചുകൊണ്ടാണ് 2 ദിവസം കഴിഞ്ഞത്. അതിനു ശേഷമുണ്ടായ സ്ത്രീ മുന്നേറ്റം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ സംഘടനകളിലും മറ്റു പ്രസ്ഥാനങ്ങളിലും, സ്ത്രീ സാന്നിധ്യം ഉണ്ടാക്കാൻ കഴിഞ്ഞ പരിപാടിയായിരുന്നു 2013ലെ വനിതാ ശിബിരം. അതിൽ എടുത്തു പറയുന്നത് ഷാർജയിലുള്ള ഫ്രന്റ്‌സ് ഓഫ് ഗടടജയുടെ സ്‌പോൺസർഷിപ്പിലാണ്. പ്രതിനിധികൾക്കുള്ള സഞ്ചി വിതരണം നടന്നത്. വിജ്ഞാനോത്സവം : സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണത്തിലേക്കും പരിഷത്തിന്റെ സംഭാവന എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ശ്രമം, എല്ലാവരേയും പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സാമൂഹ്യ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. വിജ്ഞാനോത്സവങ്ങൾ 1991 മുതൽ 2019 വരെ നല്ല രീതിയിൽ നടത്തി. എല്ലാ സ്‌കൂളുകളെയും കുട്ടികളെയും പരമാവധി അണിനിരത്തികൊണ്ട് നാട്ടിക ഫിഷറീസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആണ്. വിജ്ഞാനോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഗങഡജ സ്‌കൂൾ തൃപ്രയാർ അഡജ സ്‌കൂൾ, ശ്രീവിലാസ് ഡജ, ടചഉജ ഘജ സൗത്ത് എന്നീ സ്‌കൂളികളിലും ആ കാലത്ത് നല്ല രീതിയിൽ വിജ്ഞാനോത്സവങ്ങൾ അതോടൊപ്പം നടത്തി. 1. ഭൂമി പൊതു സ്വത്ത് ക്യാമ്പയിൻ 2. ഗ്രാമപത്രം നല്ല രീതിയിൽ 2 പ്രാവശ്യം സ്ഥാപിച്ചെങ്കിലും പോലീസുകാർ അത് എടുത്ത് കൊണ്ടുപോയി. 3. ആഛഠ അടിസ്ഥാനങ്ങളിൽ ദേശീയ പാത സ്വകാര്യവൽക്കരണത്തിനെതിരെയായിരുന്നു. 4. പരിഷത്ത് - പശ്ചിമഘട്ട സംരക്ഷണം പൊതുവിദ്യാഭ്യാസ സംരംഭം, മാതൃഭാഷ വിദ്യാഭ്യാസം, കേരളപഠനം, വനിതാപഠനം തുടങ്ങിയ പരിഷത്തിന്റെ തനതായ പ്രവർത്തനങ്ങൾക്കുപരി സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി മറ്റു സമാന സ്വഭാവമുള്ള പ്രസ്ഥാനങ്ങളോട് ചേർന്ന് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ട് പരിഷത്തിന്റെ ദൃശ്യതയിൽ കുറവ് വന്നതായി സംഘടനക്ക് അകത്തും, പുറത്തുമായി വിമർശനങ്ങൾ ഉണ്ട്. പ്രാദേശിക പ്രശ്‌നങ്ങളിൽ കൂടുതലായി ഇടപെടുന്നതിനേക്കാൾ സംസ്ഥാന തലത്തിലുള്ള ക്യാമ്പയിനുകളാണ് 2000ന് ശേഷം കൂടുതലായി നടന്നത്. വ്യത്യസ്തമായി പറയാവുന്നത് വിജ്ഞാനോത്സവ സംഘാടനവും 2014ൽ തുടങ്ങിവെച്ച ജല സംരക്ഷണ പ്രവർത്തനങ്ങളും - തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘാടനത്തിൽ വലിയ പിന്തുണ നൽകിയെങ്കിലും നാട്ടിക പഞ്ചായത്തിൽ ഭാഗികമായി പ്രവർത്തന മുന്നേറ്റമാണ് നടന്നത്. അതിന്റെ ഭാഗമായി കിണർ സർവ്വേയും വ്യാപകമായ കുടിവെള്ള ഗുണ നിലവാര പരിശോധനയും സംഘടിപ്പിച്ചു. 2018ലെ സമാനതകളില്ലാത്ത പ്രളയം ബംഗാളിൽ നടന്നപ്പോൾ നാട്ടിക യൂണിറ്റിൽ നിന്ന് കെ.എസ്.സുധീർ അനിത ടീച്ചറുടെ നേതൃത്വത്തിൽ സഹായങ്ങൾ അയച്ചുകൊടുത്തു. കേരളത്തിൽ നടന്ന 2018-19 പ്രളയം : കേരളത്തിൽ 2018 ആഗസ്റ്റ് 17ന് ഉണ്ടായ പ്രളയം ജനങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തി. ദുരിതാശ്വാസ ക്യാമ്പിൽ നമ്മുടെ പ്രവർത്തകർ സാധ്യമായ സഹായങ്ങൾ നൽകി. പഞ്ചായത്ത് മെമ്പറും പരിഷത്ത് ജില്ലാ കമ്മിറ്റി മെമ്പറുമായ വി.ആർ.പ്രഭ ഒരു ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് പ്രവർത്തിച്ചു. കോവിഡ് 19 : ഒന്നാം ലോക്ഡൗൺ കാലത്ത് 2019ൽ തുടങ്ങിയ കോവിഡ് 19 ഭീതിയകറ്റാൻ ശരിയായ വിവരങ്ങളും, ശാസ്ത്ര സത്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സംഘടിപ്പിച്ച കോവിറ്റോ ഗ്രൂപ്പ് എടുത്തു പറയേണ്ടതാണ്. നാട്ടിക ലുലു ഇഎഘഠഇ രൂപീകരണത്തിന് നാട്ടിക യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തനത്തിൽ പങ്കാളിത്തം ഉണ്ടായി. 2-ാം ലോക്ഡൗൺ കാലത്ത് ഐ.പി.മുരളിയുടെയും അനിതയുടെയും നേതൃത്വത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ച് ബാലവേദി സജീവമാക്കി. പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ. ടി.എസ്.ജിൻസി ക്ലാസെടുത്തു. മക്കൾക്കൊപ്പം : കോവിഡ് കാലത്തെ പഠന പ്രശ്‌നങ്ങൾക്ക് രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ മക്കൾക്കൊപ്പം രക്ഷിതാക്കളുമായി വർത്തമാനം പറയുന്നതിനായി വലപ്പാട് സബ് ജില്ലയിൽ ഏറ്റവും വേഗത്തിലും, ഫലപ്രദമായും നാട്ടിക പഞ്ചായത്തിലെ മക്കൾക്കൊപ്പം ക്യാമ്പയിൻ പൂർത്തീകരിക്കാൻ നമ്മുടെ യൂണിറ്റിന് സാധിച്ചു. 1850 കുടുംബങ്ങളുമായി മക്കൾക്കൊപ്പം വർത്തമാനങ്ങൾ പറയാൻ നമുക്ക് സാധിച്ചു. ഇതിനായി നേതൃത്വം കൊടുത്ത അനിത ടീച്ചർ, സുധീരമാഷ് മറ്റ് അകമഴിഞ്ഞ് സഹായിച്ച ഞജമാരായ സജിത ടീച്ചർ, ഷീജ ടീച്ചർ, ലെവൻ മാഷ്, ബൽറാം മാഷ്, രഘുരാമൻ മാഷ്, ലിസ ടീച്ചർ, സീന ടീച്ചർ, ശ്രീനാഥ് മാസ്റ്റർ, സൂര്യ ടീച്ചർ, ജിൻസി ടീച്ചർ, സനീഷ് മാസ്റ്റർ എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
2022 ൽ പുറത്തു ഇറങ്ങിയ ഗിരീഷ് എ ടി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന സിനിമയിൽ കൂടി മലയാളി മനസ്സിൽ കൂടു കൂട്ടിയ പ്രിയ താരം ആണ് മമിത ബൈജു. ഇതിന് മുൻപ് തന്നെ താരം മറ്റു പല സിനിമകളിലും അഭിനയിച്ചു തന്റെ കഴിവ് അറിയിച്ചിരിന്നത് ആണ്. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ നായികയെക്കാൾ കൂടുതൽ ശ്രദ്ധിക്കപെട്ടതും പ്രഷകർക്ക് ഇഷ്ട്ടപെട്ടതും താരം അവതരിപ്പിച്ച സോന എന്ന കഥാപാത്രത്തെ ആണ്. താരം നായിക ആയി എത്തിയ കളർ പടം എന്ന ഷോർട് ഫിലിം യൂട്യൂബിൽ മിലിൺ വ്യൂസ് ആണ് അടിച്ചു കൂട്ടിയത്.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ വിശേഷങ്ങളും ഫോട്ടോസും എല്ലാം തന്റെ ആരാധകർക്ക് ആയി പങ്ക് വെക്കാറുണ്ട്. താരത്തിന് വളരെ ചെറിയ നാളുകൾക്ക് ഉള്ളിൽ ഒരുപാട് അധികം ഫോള്ളോവെർസ് ആണ് ലഭിച്ചത്. താരത്തിന്റെ ആരാധകർ എല്ലാം താരത്തിന്റെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുക ആണ്.താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ടു നോക്കു. Post navigation “ആണുങ്ങൾക്ക് ഷർട്ട് ഇടാമെങ്കിൽ പെണ്ണിനും ആവാം…” ഹോ ട്ട് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു പ്രിയതാരം അനുപമ…
മുണ്ടുടുക്കാൻ അറിയാതെ മുണ്ടിൽ തട്ടിവീഴുന്നവരാണ്‌ മലയാളികളിൽ ഏറെ കൂട്ടരും. എവിടെയൊ കണ്ടു മറന്ന പോലെ മുണ്ടിനെ സംശയത്തോടെ നോക്കുന്നവരും അനേകരാണ്. കേരളദിനത്തിൽ മുണ്ടും സെറ്റും ധരിച്ച് ആണ്ടിലൊരിക്കൽ പുരുഷന്മാരും സ്ത്രീകളും വാർഷികപ്രദർശനം നടത്തുന്നവരുടെ തിരക്കും കുറവല്ല. കേരളം വിട്ട് പുറത്ത് പോകുന്ന നമുക്ക് മുമ്പിൽ മുണ്ട് ഉടുത്തു ഒരാൾ പ്രത്യക്ഷപ്പെട്ടാൽ കൗതുകത്തോടെ നമ്മൾ നോക്കിക്കാണുന്നു. മുണ്ടും ജൂബ്ബയും രണ്ടാം മുണ്ടും വളഞ്ഞ നീണ്ട ഊന്നു വടിയുമായി ഡൽഹിയിലും ഐക്യരാഷ്ട്രസഭയിലും നീങ്ങുന്ന കേന്ദ്രമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോനെ നമുക്ക് മറക്കാനാവില്ല. ഇന്ത്യ-പാക് പ്രശ്നങ്ങളെപ്പറ്റി മണിക്കൂറുകളോളം ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുകയും അന്നത്തെ പാക് വിദേശകാര്യമന്ത്രിയായിരുന്ന ഭൂട്ടോയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് "It is final, full and irrevocable" എന്ന് അതിശക്തമായി തീ പറത്തി പ്രഖ്യാപിക്കയും ചെയ്യുന്ന കൃഷ്ണമേനോനിലെ ശക്തി പലപ്പോഴും മുണ്ടും വടിയുമായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് ഡെൽഹിയിലെത്തുന്ന രാഷ്ട്രീയനേതാക്കൾ മുണ്ട് ഉരിഞ്ഞ് വെക്കാത്ത നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്. പാർലമെന്‍റെ്‌ രംഗങ്ങൾ ശ്രദ്ധിച്ചാലും ഈ മുണ്ടുമേള കാണാനാകും. എന്നാൽ മുണ്ടിന്‍റെ മഹിമയും മുണ്ടുക്ഷാമവും ഞാൻ വർഷങ്ങൾക്ക്‌ മുമ്പ്‌ ശ്രദ്ധിച്ചത് അമേരിക്കയിൽ നടന്ന ഫൊക്കാനൊ സമ്മേളനത്തിലാണ്‌. ന്യൂയോർക്കിനു സമീപമുള്ള റോച്ചസ്റ്റെർ എന്ന സ്ഥലത്തു വെച്ചാണ്‌ സമ്മേളനം നടക്കുന്നത്. മലയാള സമ്മേളനമാണല്ലോ എന്നു കരുതി ഉത്ഘാടനദിവസം ഞാൻ കസവുമുണ്ടുടുത്ത് എത്തിയത്‌ തെറ്റായിപ്പോയില്ലേ എന്ന്‌ എനിക്ക് സംശയം. കാരണം വേദിയിലും സദസ്സിലുമായി മുണ്ടുടുത്ത് എത്തിയ രണ്ടു മണ്ടന്മാർ അന്നത്തെ സാംസ്കാരികവകുപ്പു മന്ത്രിയായിരുന്ന ടി. കെ. രാമകൃഷ്ണനും പിന്നെ ഈ ലേഖകനും മാത്രം. എന്നാൽ അന്ന് വേദിയിലുണ്ടായിരുന്ന ജസ്റ്റീസ് കെ. ടി. തോമസ് അടുത്ത ദിവസം മുതൽ മുണ്ടിലേക്ക് കയറി. സമാപനസമ്മേളനത്തിൽ ടി. പി. ശ്രീനിവാസൻ, ബോബി ജിണ്ടൽ, വനിതയുടെ പത്രാധിപരായിരുന്ന മണർകാട് മാത്യു, പ്രശസ്ത പത്രപ്രവർത്തകനായ കെ. എം. റോയി, പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. റോയി ഒഴികെ എല്ലാവരും കോട്ടിനോട് ഇണക്കം കാണിച്ചു. കെ. എം. റോയിക്ക് മാത്രം നീലം ശരിക്ക് മുക്കാത്ത നല്ല പശയില്ലാത്ത തിളക്കമില്ലാത്ത ഷർട്ടും മുണ്ടും! റോയി പ്രസംഗം തുടങ്ങിയതു തന്നെ മുണ്ടിന്‍റെ സവിശേഷതകളും പാരമ്പര്യവും വിവരിച്ചു കൊണ്ടായിരുന്നു. മുമ്പിൽ പൊങ്ങിയിരിക്കുന്ന നിലവിളക്കിനെ നോക്കി റോയി പറഞ്ഞു: "ഈ നിലവിളക്കിൽ കൊളുത്താൻ മുണ്ടിന്‍റെ ചെറുകഷ്ണങ്ങൾ കീറിയെടുത്താണ്‌ ഉപയോഗിക്കുന്നത്." പറഞ്ഞവസാനിപ്പിച്ചപ്പോൾ സദസ്സിൽ നീണ്ട കൈയ്യടി മുഴങ്ങി. മാന്യശ്രീ മുണ്ടിനെ സർക്കാർ ജീവനക്കാരും പുറന്തള്ളി. ശനിയാഴ്ച്ച മുണ്ട് എന്ന മുദ്രാവാക്യവും അവർ ചെവികൊണ്ടില്ല. നിലവിളക്കിനു മുമ്പിൽ കോട്ടുധാരികളുടെ വൻകൂട്ടമുള്ള ഫോട്ടോകളാണ്‌ ദിവസവും നമ്മൾ പത്രങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഉത്ഘാടനത്തിനായി കക്ഷം പ്രദർശിപ്പിച്ച് നിലവിളക്കിന്‍റെയോ റിബ്ബണിന്‍റെയോ അടുത്തു നിൽക്കുന്ന നടി ലക്ഷ്മി റോയിയോ ശ്വേതാ മേനോനോ കൂട്ടായി സ്വർണ്ണമുതലാളിമാർ കോട്ടും ചുറ്റിക്കെട്ടി നിൽക്കുന്ന കാഴ്ച നമ്മിൽ കൗതുകമുണ്ടാക്കുന്നു. ഡോക്ടർമാരും ബാങ്ക് ഉദ്യോഗസ്തന്മാരും ഉത്ഘാടനവേളയിൽ ഈ വേഷത്തിലാണ്‌ നിലവിളക്കിന്‌ ചുറ്റും കൂടുന്നത് റോട്ടറി ക്ലബ്ബുകളുടെ ചടങ്ങുകളിലാണ്‌ ഇത്തരത്തിൽ കോട്ടുകളുടെ മത്സരം നടക്കുന്നത്. ലയൺസ് ക്ലബ്ബ്, വൈസ്മെൻ ക്ലബ്ബ് എന്നീ കൊച്ചുമുറിയിലെ സായാഹ്നസവാരിക്കാർ കോട്ട് ഒഴിവാക്കി 'ടൈ'യിൽ തൃപ്തിപ്പെടുന്നതും കാണാം. ഈ നിലവിളക്ക് കൊളുത്തലിന്‍റെയും ഉത്ഘാടനത്തിന്‍റെയും കഥ പറയുമ്പോൾ എന്റെ ചിന്ത അൻപതു വർഷം പിന്നിലേക്ക് കടന്ന് പോകുന്നു. ജനയുഗം ആഴ്ചപ്പതിപ്പിന്‍റെ പ്രചാരം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന സമയം. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ, ഹാസ്യനടൻ എസ്. പി. പിള്ളയുടെ ഓർമ്മക്കുറിപ്പുകൾ, വനിതകളുടെ സംശയങ്ങൾക്ക് ചേച്ചി പറയുന്ന മറുപടി, ഡോക്ടർന്മാരോട് സംസാരിക്കാം, എം. എൻ. സത്യാർഥി തർജ്ജിമ ചെയ്ത് അവതരിപ്പിക്കുന്ന ബംഗാളി നോവലുകൾ, പി. കെ. മന്ത്രിയുടെ കാർട്ടൂണുകൾ, തോമസിന്‍റെയും പ്രൊ. സോമനാഥന്‍റെയും ചിത്രകഥകൾ, ആർടിസ്റ്റ് ഗോപാലന്‍റെ സ്വർണ്ണച്ചിറകുള്ള ചിത്രീകരണങ്ങൾ എന്നിവ ആഴ്ചപ്പതിപ്പിനെ ഏറെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്ന കാലം. മുഖ്യപത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ. അന്നത്തെ ചീഫ് എൻജിനീയറും നാടകനടനും നാടകസംവിധായകനുമായ പി. കെ. വിക്രമൻ നായർ പത്രാധിപർ കാമ്പിശ്ശേരിയുടെ ഉറ്റ സുഹൃത്ത്. എന്നാൽ ഒരാഴ്ചയിൽ പുറത്തിറങ്ങിയ ജനയുഗം ആഴ്ചപ്പതിപ്പിന്‍റെ മൂന്നാമത്തെ പേജിൽ മുകളിലായി വളരെ പ്രാധാന്യത്തോടെ ഒരു ഫോട്ടോ അച്ചടിച്ചുവന്നു. പി. കെ. വിക്രമൻനായർ നിലവിളക്ക് കൊളുത്തി ഒരു പരിപാടി ഉത്ഘാടനം ചെയ്യുന്നതാണ്‌ ഫോട്ടോ. ആറടിയോളം പൊക്കമുള്ള വിക്രമൻ ചേട്ടൻ കറുത്ത പാന്‍റെ്‌ ധരിച്ച് കുട്ടപ്പനായിട്ടായിട്ടാണ്‌ നിലവിളക്കിന്‌ സമീപം നിൽക്കുന്നത്. ആ ഫോട്ടോക്ക് കാമ്പിശ്ശേരി കൊടുത്ത ഒരു തലക്കെട്ട് ആകെ കുഴപ്പത്തിലായി. അത് ഏറെ ചർച്ച ചെയ്യപ്പെട്ടു. നിലവിളക്കും പാന്‍റെ്‌മായുള്ള ചേർച്ചകുറവ്‌ കണ്ട്‌ കാമ്പിശ്ശേരി കൊടുത്ത തലക്കെട്ട് ഇങ്ങനെ: "പാന്‍റെട്ട പൂജാരി." വായനക്കാരുടെ കത്തുകളും കമന്റുകളും അനുകൂല-പ്രതികൂല പ്രസ്താവനകളുമായി കുറെ ആഴ്ചകൾ തർക്കം നീണ്ടു നിന്നു. നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നതിന്‌ പാന്‍റെ്‌ വലിച്ചു കയറ്റി ചെല്ലുന്നതിലെ ഭംഗികേട്‌ പിന്നീട് വിക്രമൻ ചേട്ടനും മനസ്സിലായി. തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിൽ ഏറ്റവും കൂടുതൽ നാടകങ്ങളിൽ അഭിനയിച്ചുട്ടുള്ള അദ്ദേഹം പല നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌. ജി. ഗോപാലകൃഷ്ണൻ, കെ. എസ്. നമ്പൂതിരി തുടങ്ങി അനേകം പേർക്ക് നാടകരംഗത്ത് അവസരം ഒരുക്കിക്കൊടുത്ത വ്യക്തികൂടിയായിരുന്നു. പ്രശസ്ത നടൻ ഒ. മാധവന്‍റെ (നടൻ മുകേഷിന്‍റെ പിതാവ്‌) കാളിദാസകലാകേന്ദ്രത്തിന്‍റെ ആദ്യനാടകമായ 'ഡോക്ടർ' സംവിധാനം ചെയ്തത് പി. കെ. വിക്രമൻ നായരായിരുന്നു. വിക്രമൻ ചേട്ടൻ മരണപ്പെട്ടപ്പോൾ ഉറ്റ സുഹ്രുത്തായിരുന്ന വയലാർ രാമവർമ്മ, കെ. ബാലകൃഷ്ണന്‍റെ 'കൗമുദി' ആഴ്ചപ്പതിപ്പിൽ എഴുതിയ കവിത ശ്രദ്ധേയമായി. കൈയിലൊരിന്ദ്രഥനുസ്സുമായി കാറ്റത്ത് പെയ്യുവാൻ വന്ന തുലാവർഷമേഘമേ കമ്രനക്ഷത്രരജനിയിൽ ഇന്നലെ കണ്ടുവോ നിങ്ങളെൻ വിക്രമൻ ചേട്ടനെ വിശിഷ്ടാഥികളായി എത്തുന്നവർ കാഴ്ചക്കാരിലും കേൾവിക്കാരിലും ഏറെ സ്വാധീനം ചെലുത്തുന്ന രംഗങ്ങളും കണ്ടുവരാറുണ്ട്‌. ആ പ്രകടമായ സ്വാധീനത്തിന്‍റെ പിടിച്ചുലത്തലിൽ തളരുന്നവർ ഏറെയാണ്‌. വർഷങ്ങൾക്ക് മുമ്പ്‌ നടന്ന സംഭവം. മലയാള മനോരമയുടെ കൊച്ചി ഓഫീസിൽ നടന്ന ഒരു ചടങ്ങ്‌. കാലാവസ്ഥ വ്യതിയാനങ്ങളെപ്പറ്റി ബോധവാനായിരുന്ന രാജേന്ദ്ര പാച്ചേരി എത്തുന്നു. കൊച്ചി ഓഫീസിലെ വിശാലമായ ഹാളിൽ നിറഞ്ഞ സദസ്സ്. ഈ പ്രഭാഷണം കേൾക്കാനായി മനോരമയുടെ മറ്റ് യൂണിറ്റുകളിൽ നിന്നും ജീവനക്കാർ കൊച്ചിയിൽ എത്തിയിരുന്നു. പക്ഷേ, കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഹാളിൽ എത്തിയ ഭൂരിഭാഗം പേരും ഫുൾ കൈ ഷർട്ടാണ്‌ ധരിച്ചിരിന്നത്. എനിക്ക് പരിചയമുള്ള സഹപ്രവർത്തകർ കൈ മടക്കിയും കൈ ചുരുട്ടിക്കയറ്റി വെച്ചും മുറിയൻ കൈ ഷർട്ട് ധരിച്ചും നടന്ന സുഹൃത്തുക്കൾ. ഇവർക്ക് പെട്ടെന്ന് ഈ മാറ്റം വരാൻ എന്താണ്‌ കാരണമെന്ന് ഞാൻ ആലോചിച്ചു. മനോരമ മാനേജിംഗ് എഡിറ്റർ ഫിലിപ്പ് മാത്യു സാറും ഒരുമിച്ച് പാച്ചേരി ഹാളിൽ എത്തിയപ്പോൾ മാത്രമാണ്‌ ഈ കൈക്കളിയുടെ ഗുട്ടൻസ് പിടി കിട്ടിയത്. ഫോട്ടോകളിലൂടെയും ചാനലുകളിലൂടെയും കണ്ടിട്ടുള്ള മനോരമ ജീവനക്കാർക്കറിയാം ശാസ്ത്രജ്ഞനായ പാച്ചേരി ഫുൾ കൈ ഷർട്ടാണ്‌ ധരിക്കുന്നതെന്ന്. ഈ ഷർട്ട് വിപ്ലവം കൗതുകം ഉണർത്തി. നീണ്ട മുടിയും താടിയുമുള്ള പാച്ചേരിയെപ്പോലെ സുഹൃത്തുക്കൾ വേഷം കെട്ടാതിരുന്നതു ഭാഗ്യം. കോട്ടയം യൂണിറ്റിൽ നിന്ന് എത്തിയവരെല്ലാം ഫുൾ കൈക്കാരായിരുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനങ്ങളിൽ നാം മനസ്സിലാക്കിയത് 2010 നവമ്പർ 7ന്‌ അമേരിക്കൻ പ്രസിഡന്‍റെ്‌ ബാരാക് ഒബാമ ഇന്ത്യയിൽ എത്തിയപ്പോഴാണ്. മുംബെയിലെ ഹോളിനെയിം സ്കൂളിലെ കുട്ടികൾക്കൊപ്പം അല്പ സമയം ചിലവഴിക്കാൻ എത്തിയ പ്രസിഡന്‍റെ്‌ കോട്ട് ഊരി മാറ്റിയ ശേഷമാണ്‌ സ്കൂളിൽ എത്തിയത്. ഷർട്ടിന്‍റെ കൈ മടക്കിയും വച്ചിരിക്കുന്നു. പാവം ഒബാമ. നമ്മുടെ നാടിനെ കണ്ടു പഠിക്കട്ടെ. അതിനെപ്പറ്റി അഭിപ്രായം പറയാൻ കഴിയുക ഇന്ദിരാഭവനിൽ വെച്ച് മുണ്ട് നഷ്‌ടപ്പെട്ട രാജ് മോഹൻ ഉണ്ണിത്താനോ ശരത്ചന്ദ്രപ്രസാദിനോ മാത്രമാണ്‌. ജയ് ഹിന്ദ്!
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
തൃശൂര്‍ ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പി.വി.നൗഷാദിനെ മൃഗിയമായി കൊലപ്പെടുത്തുകയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ വിജീഷ്, നിഷാദ്, സുരേഷ് എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്.ഡി.പി.ഐയുടെ പൈശാചികമായ ആക്രമണത്തെ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍ ശക്തിയായി അപലപിച്ചു. നിഷ്ഠൂരമായ ഈ കൊലപാതകം ആര്‍.എസ്.എസ്., സി.പി.എം. മോഡല്‍ കൊലപാതകമാണെന്ന് ഹസ്സന്‍ പറഞ്ഞു. കൊലപാതകികളും അക്രമികളുമായ എസ്.ഡി.പി.ഐക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ അവര്‍ക്ക് വാങ്ങി കൊടുക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. കൊലപാതക കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ഈ അടുത്ത കാലത്ത് പ്രകടിപ്പിച്ചു വരുന്ന നിഷ്‌ക്രിയത്വവും നിസംഗതയും ഈ കേസില്‍ പ്രകടിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഹസന്‍ മുന്നറിയിപ്പ് നല്‍കി. Don't Miss വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി ‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല ‘പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം’; പ്രശ്നം... ‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ |...
അല്ല. സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമായ ഒരേയൊരു ബീജം മാത്രമാണ് കുഞ്ഞിന്റെ നിർമ്മിതിയിൽ പങ്കെടുക്കുന്നതെന്നാണ് ക്വുർആനും നബിവചനങ്ങളൂം വ്യക്തമാക്കുന്നത്. പുരുഷ ശുക്ലം ഘനീഭവിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്ന് ധരിച്ചവരും സ്ത്രീശുക്ലമോ ആര്‍ത്തവരക്തമോ കട്ടിയായാണ് ഭ്രൂണമുണ്ടാകുന്നതെന്ന് കരുതിയവരുമായ പൗരാണികരെല്ലാം വിചാരിച്ചത് ഭ്രൂണനിര്‍മാണത്തില്‍ പങ്കെടുക്കുന്നത് സ്രവം പൂര്‍ണമായിട്ടാണെന്നായിരുന്നുവെന്ന് ഗര്‍ഭോപനിഷത്ത് മുതല്‍ ഗാലന്റെ ഗ്രന്ഥങ്ങള്‍ വരെയുള്ളവ പരിശോധിച്ചാല്‍ വ്യക്തമാവും. പുരുഷ ശുക്ലത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ പ്രാഗ് രൂപം സ്ത്രീശരീരത്തില്‍നിന്ന് പുറത്തുവരാതെ തങ്ങിനില്‍ക്കുന്ന ആര്‍ത്തവരക്തത്തില്‍നിന്ന് പോഷണങ്ങള്‍ സ്വീകരിച്ച് ഗര്‍ഭാശയത്തില്‍വെച്ച് വളരുകയാണ് ചെയ്യുന്നതെന്ന് വാദിച്ച നടേരൂപകരണ സിദ്ധാന്തക്കാരും (Preformationists) ആര്‍ത്തവരക്തം പുരുഷ ശുക്ലത്താല്‍ പ്രചോദിതമാകുമ്പോള്‍ അത് ഘനീഭവിക്കുകയും അതിനുശേഷം സ്ത്രീ ശരീരത്തില്‍നിന്ന് പോഷണങ്ങള്‍ സ്വീകരിച്ച് അവയവങ്ങള്‍ രൂപീകരിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് വാദിച്ച സ്വയം ഉല്‍പാദന സിദ്ധാന്തക്കാരും (epigenesists) തമ്മില്‍ നടന്ന ആശയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിലാണ് ആധുനിക ഭ്രൂണശാസ്ത്രം ജനിക്കുന്നത്. സ്ത്രീയുടെ ശുക്ലത്തില്‍നിന്നോ ആര്‍ത്തവരക്തത്തില്‍നിന്നോ ഏതിൽനിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് തർക്കിച്ചവരെല്ലാം പക്ഷെ, പ്രസ്തുത സ്രവങ്ങളില്‍നിന്ന് പൂര്‍ണമായാണ് കുഞ്ഞിന്റെ സൃഷ്ടി നടക്കുന്നതെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. സ്രവമേതാണെങ്കിലും അത് പൂര്‍ണമായി തന്നെയാണ് ഭ്രൂണനിര്‍മിതിയില്‍ പങ്കെടുക്കുന്നതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് എന്നര്‍ത്ഥം. (1) ഇംഗ്ലീഷ് ജീവശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ഹുക്കിന്റെ കോശ നിരീക്ഷണമാണ് ഭ്രൂണ ശാസ്ത്രരംഗത്ത് വഴിത്തിരിവായിത്തീര്‍ന്ന പ്രധാനപ്പെട്ട ഒരു സംഭവം ഓസ്‌കാര്‍ ഹെര്‍ട്്‌വിഗും റിച്ചാര്‍ഡ് ഹെര്‍ട്‌വിഗും കൂടി കടല്‍ച്ചൊരുക്കുകളില്‍ നടക്കുന്ന ബീജസങ്കലനത്തെക്കുറിച്ച് നടത്തിയ വിശദമായ പഠനങ്ങളോടെയാണ് പുരുഷശുക്ലത്തിലെ നിരവധി ബീജങ്ങളിലൊന്ന് മാത്രമാണ് അണ്ഡമായി ചേര്‍ന്ന് കുഞ്ഞുണ്ടാകുന്നതില്‍ പങ്കാളിയാവുന്നതെന്ന് ശാസ്ത്രലോകത്തിന് മനസ്സിലായത്. 1677ല്‍ ആന്റണി വാന്‍ ല്യൂവെന്‍ ഹോക്ക് തന്റെ സൂക്ഷ്മ ദര്‍ശിനിയിലൂടെ ശുക്ലദ്രാവകത്തിനകത്തെ ബീജാണുക്കളെ കണ്ടിരുന്നുവെന്നതിനാല്‍ അദ്ദേഹമാണ് പുരുഷബീജം കണ്ടുപിടിച്ചതെന്നാണ് പൊതുവെ വ്യവഹരിക്കുന്നതെങ്കിലും ശുക്ലദ്രാവകത്തിലെ നിരവധി ബീജാണുക്കളില്‍ ഒരെണ്ണം മാത്രമാണ് ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നതെന്ന് ശാസ്ത്രലോകം പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ് (2) സ്ത്രീ ശരീരത്തില്‍ വെച്ചുള്ള കുഞ്ഞിന്റെ നിര്‍മിതിയുടെ പ്രഥമഘട്ടത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ‘നിസ്സാരമായ ഒരു ദ്രാവകത്തില്‍നിന്ന്’ എന്നാണ്: ”അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.”(3) ”നിസ്സാരമായ ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?”(4) മനുഷ്യനെ ജലത്തില്‍ (മാഅ്) നിന്നാണ് സൃഷ്ടിച്ചതെന്ന സൂറത്തുല്‍ ഫുര്‍ക്വാനിലെ വചനത്തിന്റെ വിശദീകരണമാണ് ‘നിസ്സാരമായ ദ്രാവക'(മാഇന്‍ മഹീന്‍)ത്തില്‍ നിന്നാണ് അത് നിര്‍വഹിച്ചതെന്ന സൂറത്തുല്‍ മുര്‍സലാത്തിലെ വചനം. നിസ്സാരമായ ദ്രാവകമെന്നതുകൊണ്ടുള്ള വിവക്ഷ പുരുഷ ശുക്ലമാണെന്ന് വ്യക്തമാണ്. നിസ്സാരവും വിലയൊന്നുമില്ലാത്തതുമായി പരിഗണിക്കപ്പെടുന്ന ശുക്ല ദ്രാവകത്തെക്കുറിച്ച് ‘മാഇന്‍ മഹീന്‍’ എന്ന് പറഞ്ഞതോടൊപ്പം പ്രസ്തുത ദ്രാവകത്തില്‍നിന്ന് പൂര്‍ണമായല്ല മനുഷ്യ സൃഷ്ടി നടക്കുന്നതെന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സൂറത്തുസ്സജദയിലെ എട്ടാം വചനം നോക്കുക:”പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി.”(5) ‘സുലാലത്തിന്‍ മിന്‍ മാഇന്‍ മഹീന്‍’ എന്ന പ്രയോഗത്തെയാണ് ഇവിടെ ‘നിസ്സാരമായ ഒരു ദ്രാവകത്തിന്റെ സത്തില്‍നിന്ന്’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍നിന്ന് വ്യക്തികള്‍ ചോര്‍ന്നുപോവുകയെന്ന അര്‍ത്ഥത്തിലുള്ളതാണ് ഈ പ്രയോഗം. സീന്‍, ലാം, ലാം അക്ഷരത്രയത്തില്‍നിന്ന് നിഷ്പന്നമായ ഇതിന്റെ ക്രിയാധാതു പൊടിയില്‍നിന്ന് മുടിയെടുക്കുന്നതുപോലെയോ ഉറയില്‍നിന്ന് വാള്‍ എടുക്കുന്നതുപോലെയോ വലിയ ഒന്നില്‍നിന്ന് ചെറിയ ഒന്നിനെ പുറത്തെടുക്കുന്നതിനാണ് പൊതുവെ ഉപയോഗിക്കാറുള്ളതെന്നും എന്തെങ്കിലും ഒന്ന് പിഴിഞ്ഞ് അതിന്റെ സത്തെടുക്കുന്നതിനും ഇത് പ്രയോഗിക്കാറുണ്ടെന്നും താജുൽ ഉറൂസിനെപ്പോലെയുള്ള അറബി ശബ്ദതാരാവലികളും (7) ലെയിനിന്റെ അറബി പദവിജ്ഞാനകോശവും വിശദീകരിക്കുന്നുണ്ട്..(8) ഒരു സാധനത്തിന്റെ സത്ത് എന്നോ അതിന്റെ ഏറ്റവും നല്ല ഭാഗം എന്നോ സംശുദ്ധമായ അതിന്റെ അംശം എന്നോ എല്ലാം സുലാലത്തിന് അര്‍ത്ഥം പറയാം.. പുരുഷന്‍ സ്ഖലിക്കുന്ന രണ്ട് കോടിയോളം വരുന്ന ബീജങ്ങളില്‍ ലക്ഷണമൊത്ത ഒരെണ്ണം, അഥവാ സ്രവത്തിന്റെ ഏറ്റവും അനുയോജ്യമായ അംശം മാത്രമാണ് അണ്ഡവുമായി സംയോജിച്ച് കുഞ്ഞായി തീരുന്നത്. ശുക്ലദ്രാവകത്തില്‍നിന്നുള്ള ഏറ്റവും നല്ല ഭാഗം മാത്രം! ശുക്ല ദ്രാവകത്തിന്റെ ‘സുലാലത്ത്’ അഥവാ സംശുദ്ധമായ സത്ത് തന്നെയാണ് ബീജസങ്കലനത്തില്‍ പങ്കെടുത്ത് കുഞ്ഞിന്റെ ജനനത്തിന് നിമിത്തമായിത്തീരുന്നത്. പുരുഷന്‍ സ്രവിക്കുന്ന ശുക്ലദ്രാവകത്തിന് അറബിയില്‍ പറയുക ‘മനിയ്യ്’ എന്നാണ്. ക്വുര്‍ആനില്‍ ഒരേയൊരു തവണ മാത്രമാണ് ഈ നാമരൂപം പ്രയോഗിച്ചിരിക്കുന്നത്. പ്രസ്തുത പ്രയോഗമിങ്ങനെയാണ്: ”അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?”(9) ഇവിടെ‘മനിയ്യി’ല്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്നല്ല പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യിന്‍ യുമ്‌ന’ യെന്നാണ് സ്ത്രീ ശരീരത്തില്‍വെച്ചുള്ള മനുഷ്യസൃഷ്ടിയുടെ പ്രാഥമിക ഘട്ടത്തെക്കുറിച്ച് അവിടെയുള്ള ക്വുര്‍ആനിക പ്രയോഗം. ‘മനിയ്യിന്‍ യുമ്‌ന’ എന്നാല്‍ സ്രവിക്കപ്പെടുന്ന ശുക്ലമെന്നാണ് അര്‍ത്ഥം. ‘മിന്‍’ എന്ന വിവേചക ഭേദകം ഉപയോഗിക്കാറുള്ളത് ‘ഒന്നില്‍നിന്ന്’ എന്ന അര്‍ത്ഥത്തിലാണ്. ‘ഹുദന്‍ മിന്‍ റബ്ബിഹിം’ എന്ന പ്രയോഗം ക്വുര്‍ആനില്‍ നിരന്തരമായി കാണാം. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള മാര്‍ഗദര്‍ശനം’ എന്നാണ് ഇതിനര്‍ത്ഥം. അതുകൊണ്ടാണ് ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യി’ന് ‘ശുക്ലത്തില്‍നിന്നുള്ള ഒരു കണം’ എന്ന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍നിന്നുള്ള ഒരു നുത്വ്ഫയെന്നാണ് ക്വുര്‍ആന്‍ പറഞ്ഞതെന്ന കാര്യം ശ്രദ്ധിക്കുക. ‘നുത്വ്ഫ’ ഏകവചനമാണ്. നിത്വാഫ്, നുത്വ്ഫ് എന്നിവയാണ് അതിന്റെ ബഹുവചനരൂപങ്ങള്‍. ശുക്ലം നിരവധി നുത്വ്ഫകളുള്ള ദ്രാവകമാണെന്നും അതില്‍നിന്നുള്ള ഒരു നുത്വ്ഫയാണ് ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്നതെന്നും ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യ്’ എന്ന ക്വുര്‍ആന്‍ പ്രയോഗം വ്യക്തമാക്കുന്നുണ്ട്. പുരുഷസ്രവത്തില്‍നിന്ന് പൂര്‍ണമായല്ല, അതിന്റെ ചെറിയൊരു ഭാഗത്തുനിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന വസ്തുത പ്രവാചകന്‍(സ) കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ഒരു ഹദീഥ് കാണുക: അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ)യോട് ചിലർ അസ്‌ലിനെപ്പറ്റി ചോദിച്ചു. . നിങ്ങളാരും അങ്ങനെ ചെയ്യരുത് എന്ന് നബി (സ) പറഞ്ഞില്ല. നബി (സ) പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരെയും സൃഷ്ടിക്കുന്നില്ല…..മൊത്തം സ്രവത്തില്‍നിന്നല്ല കുഞ്ഞുണ്ടാവുന്നത്. അല്ലാഹു ഒന്നിനെ സൃഷ്ടിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അതിനെ ഒന്നും തടയുന്നതല്ല.'(10) ശുക്ലസ്ഖലനത്തിനുമുമ്പ് യോനിയില്‍നിന്ന് ലിംഗം പിന്‍വലിച്ച് പുറത്തുകളയുന്ന മൈഥുനവിരാമ (coitus Interruptus/അസ്ല്‍)ത്തെക്കുറിച്ച ചോദ്യത്തിന് പ്രവാചകന്‍ (സ) നല്‍കിയ മറുപടിയാണ് ഈ ഹദീഥിലുള്ളത്. ലിംഗം യോനിയില്‍നിന്ന് പിന്‍വലിക്കുന്നതിനിടയില്‍ സംഭവിച്ചേക്കാവുന്ന സ്ഖലനത്തിനിടയില്‍ ശുക്ലദ്രാവകത്തിന്റെ അല്‍പമെങ്കിലും ജനനേന്ദ്രിയത്തില്‍ പതിക്കാനിടയായാല്‍ അത് ബീജസങ്കലനത്തിനും അതുവഴി കുഞ്ഞിന്റെ ജനനത്തിനും കാരണമായേക്കാം എന്ന വസ്തുതയാണ് പ്രവാചകന്‍ (സ) ഇവിടെ പഠിപ്പിക്കുന്നത്. ‘മൊത്തം സ്രവത്തില്‍നിന്നല്ല കുഞ്ഞുണ്ടാവുന്നത്’ ( മാ മിന്‍ കുല്ലില്‍ മാഇ യകൂനുല്‍ വലദു) എന്നാണ് ഇവിടുത്തെ പ്രവാചക പ്രയോഗം. പുരുഷ സ്രവത്തിന്റെ ചെറിയ ഒരു അംശം സ്ത്രീ ജനനേന്ദ്രിയത്തില്‍ പതിച്ചാലും കുഞ്ഞുണ്ടാവുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ശിശുനിര്‍മിതിക്ക് നിദാനമായതെന്താണെങ്കിലും അത് ശുക്ലദ്രാവകത്തില്‍ പരന്നുകിടക്കുകയാണെന്നതാണ്. അങ്ങനെ പരന്നുകിടക്കുന്ന വസ്തുക്കളെയാണ് ക്വുര്‍ആന്‍ നുത്വ്ഫയെന്ന് വിളിക്കുന്നത്. ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യിന്‍ യുമ്‌ന’യെന്ന ക്വുര്‍ആനിക പ്രയോഗത്തിനുള്ള വിശദീകരണം ഈ ഹദീഥ് നല്‍കുന്നുണ്ട്. സ്രവിക്കപ്പെടുന്ന മനിയ്യിന്റെ ചെറിയൊരു അംശമെങ്കിലും സ്ത്രീ ജനനേന്ദ്രിയത്തില്‍ പതിച്ചാല്‍ അതില്‍നിന്ന് കുഞ്ഞുണ്ടാവുമെങ്കില്‍ അതിന്നര്‍ത്ഥം പ്രസ്തുത അംശത്തില്‍ കുഞ്ഞിന്റെ നിര്‍മിതിക്കാവശ്യമായ നുത്വ്ഫയുണ്ടെന്നാണ്. സ്രവത്തിന്റെ ചെറിയൊരംശത്തിലും നുത്വ്ഫയുണ്ടാകുമെന്ന് പറഞ്ഞാല്‍ ദ്രാവകാംശങ്ങളിലെല്ലാം നുത്വ്ഫകളുടെ സാന്നിധ്യമുണ്ടാകുമെന്നും ഇത്തരം കുറേ നുത്വ്ഫകള്‍ അടങ്ങിയതാണ് ശുക്ല ദ്രാവകമെന്നുമാണ് സാരം. സ്രവിക്കപ്പെടുന്ന ശുക്ലദ്രാവകത്തില്‍ നിരവധി നുത്വ്ഫകളുണ്ടെന്നും അതില്‍ ഒരു നുത്വ്ഫയാണ് ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്നതെന്നും നടേ പറഞ്ഞ ക്വുര്‍ആന്‍ വചനങ്ങളും ഹദീഥും കൂട്ടി വായിച്ചാല്‍ കൃത്യമായി ബോധ്യപ്പെടുന്നുണ്ട്. എന്താണീ നുത്വ്ഫ? നൂന്, ത്വ, ഫ എന്നീ അക്ഷരത്രയങ്ങളില്‍ നിന്നുള്ള ക്രിയാധാതു മൃദുവായി ഒഴുക്കുക, പുറംതള്ളുക, സ്രവിക്കുക, വിയര്‍ക്കുക, ഉറ്റിവീഴുക, നിര്‍ഗളിക്കുക, ഒലിച്ചിറങ്ങുക എന്നീ അര്‍ത്ഥങ്ങളിലാണ് പ്രയോഗിക്കാറുള്ളത്. നുത്വ്ഫയെന്ന ഏകവചനനാമത്തിന് ശുദ്ധജലം, ജലകണം, ചെറിയ മുത്ത് എന്നിങ്ങനെയാണ് സാധാരണ നിഘണ്ടുക്കള്‍ അര്‍ത്ഥം പറഞ്ഞുവരുന്നത്.(11) നെറ്റിയില്‍ നിര്‍ഗളിക്കുന്ന വിയര്‍പ്പുകണങ്ങള്‍ക്ക് ‘നിത്വാഫ്’ എന്ന നുത്വ്ഫയുടെ ബഹുവചനമുപയോഗിക്കും. ചെറിയ അളവ് വെള്ളത്തിനോ വെള്ളം നിറക്കുന്ന പാത്രത്തില്‍ അവശേഷിക്കുന്ന അല്‍പം ജലത്തിനോ നുത്വ്ഫയെന്നു പറയുമെന്ന് പ്രസിദ്ധമായ ‘ലിസാനുല്‍ അറബ്’ അറബി ശബ്ദതാരാവലി വ്യക്തമാക്കുന്നുണ്ട്. (12) ജലപാത്രത്തിലുള്ള ചെറിയ അളവ് വെള്ളത്തെ സൂചിപ്പിച്ചുകൊണ്ട് ‘നുത്വ്ഫ’യെന്ന സ്വഹീഹു മുസ്്‌ലിമിലുള്ള ഒരു ഹദീഥില്‍ പ്രയോഗിച്ചിട്ടുണ്ട്.(13) മൊത്തം ദ്രാവകവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു അംശം ദ്രാവകത്തെ ഉദ്ദേശിച്ചുകൊണ്ടാണീ പ്രയോഗമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പ്രസിദ്ധമായ ലെയിനിന്റെ അറബി- ഇംഗ്ലീഷ് ലെക്‌സിക്കണ്‍ നുത്വ്ഫക്ക് നല്‍കുന്ന അര്‍ത്ഥം Sperma of a man or a woman എന്നാണ്.(14) ലാറ്റിനില്‍ Sperma എന്നാല്‍ വിത്ത് അല്ലെങ്കില്‍ ബീജമെന്നാണ് അര്‍ത്ഥം. സ്ത്രീശരീരത്തില്‍ വെച്ചുള്ള കുഞ്ഞിന്റെ നിര്‍മിതിയുടെ പ്രഥമ ഘട്ടത്തെക്കുറിച്ച് നുത്വ്ഫയെന്ന് ക്വുര്‍ആനില്‍ നിരവധി തവണ പ്രയോഗിച്ചിട്ടുണ്ട്: ”മനുഷ്യനെ അവന്‍ ഒരു നുത്വ്ഫയില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.”(15) ”അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍നിന്നും അനന്തരം നുത്വ്ഫയില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?”(16) ”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും, പിന്നീട് നുത്വ്ഫയില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നുംസൃഷ്ടിച്ചത്.”(17) ”അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് നുത്വ്ഫയില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി……”(18) ”മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു നുത്വ്ഫയില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.”(19) ”മണ്ണില്‍നിന്നും, പിന്നെ നുത്വ്ഫയില്‍നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തുകൊണ്ടുവരുന്നു.”(20) ”ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും; ഒരു നുത്വ്ഫ സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്.”(21) ”ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു നുത്വ്ഫയില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.”(22) പുരുഷസ്രവമായ മനിയ്യിന്റെ ഒരു അംശമായ നുത്വ്ഫയെക്കുറിച്ചാണ് ഈ വചനങ്ങളിലെല്ലാം പറഞ്ഞിരിക്കുന്നതെന്നാണ് ക്വുര്‍ആനിന്റെ പ്രഥമ സംബോധിതര്‍ മനസ്സിലാക്കിയതെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ട്. ആദ്യകാല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ത്വബ്‌രി തന്റെ ഹിജ്‌റ 270ല്‍ (ക്രിസ്താബ്ദം 883) പൂര്‍ത്തിയാക്കിയ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ സൂറത്തുല്‍ കിയാമയിലെ 37ാം വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത്് ‘പുരുഷ അരക്കെട്ടുകളില്‍നിന്നുള്ള ശുക്ലത്തിലെ (മനിയ്യ്) വളരെ കുറഞ്ഞ അളവിലുള്ള ദ്രാവകം’ (മാഉന്‍ ഖലീലുന്‍ ഫീ സ്വുല്‍ബിര്‍റജുലി മിന്‍ മനിയ്യി) എന്നാണ്.(23) ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാതിയില്‍ ജീവിച്ച പ്രസിദ്ധ ഓറിയന്റലിസ്റ്റ് ക്വുര്‍ആന്‍ വിവര്‍ത്തകനായ ആര്‍തര്‍ ജോണ്‍ ആര്‍ബെറി നുത്വ്ഫക്ക് നല്‍കുന്ന പരിഭാഷ sperm drop എന്നാണ്.(24) ജൂത വിവര്‍ത്തകനായ എന്‍. ജെ. ദാവൂദ് ‘നുത്വ്ഫത്തുന്‍ മിന്‍ മനിയ്യിന്‍ യുമ്‌ന’ക്ക് നല്‍കുന്ന പരിഭാഷ മ drop of ejaculated semen എന്നാണ്.(25) ഒരുവിധം എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ വചനത്തിലെ നുത്വ്ഫക്ക് നല്‍കുന്ന അര്‍ത്ഥം ഒരു തുള്ളിയെന്നോ ഒരു കണം എന്നോ ആണ്. സ്രവിക്കപ്പെടുന്ന ശുക്ലദ്രാവകത്തിന്റെ ഒരു തുള്ളിയില്‍ നിന്നോ ഒരു കണത്തില്‍നിന്നോ ആണ് ബീജസങ്കലനവും അങ്ങനെ കുഞ്ഞിന്റെ നിര്‍മിതിയും നടക്കുന്നതെന്നായിരുന്നു ക്വുര്‍ആനില്‍നിന്നും ഹദീഥുകളില്‍നിന്നുമെല്ലാം അവര്‍ മനസ്സിലാക്കിയിരുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പുരുഷ ശരീരത്തില്‍നിന്ന് സ്രവിക്കപ്പെടുന്ന നിസ്സാരമായ ഒരു ദ്രാവകത്തിന്റെ സത്തില്‍നിന്നാണ് മനുഷ്യ സൃഷ്ടി നടക്കുന്നതെന്നും ശുക്ലദ്രാവകത്തിലുള്ള നിരവധി നുത്വ്ഫകളില്‍ ഒരു നുത്വ്ഫയാണ് ഭ്രൂണനിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നതെന്നും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും സൂചിപ്പിക്കുന്നത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പാണെന്ന് നാം ഓര്‍ക്കണം. ശുക്ലത്തില്‍നിന്നോ ആര്‍ത്തവരക്തത്തില്‍നിന്നോ ഏതില്‍ നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് തത്ത്വജ്ഞാനികള്‍ തര്‍ക്കിച്ചിരുന്ന കാലത്താണീ സൂചന നല്‍കുന്നത്. പുരുഷസ്രവത്തിന്റെ പൂര്‍ണതയെ ദ്യോതിപ്പിക്കുന്ന മനിയ്യ് മുഴുവനായിട്ടാണ് ശിശുനിര്‍മിതിയില്‍ പങ്കാളിയാവുന്നതെന്ന ഒരു സൂചന പോലും ക്വുര്‍ആനിലോ ഹദീഥുകളിലോ കാണാനാവുന്നില്ല. കുറിപ്പുകള്‍: 1. Stephen Ruffenach: Caspar Friedrich Wolff (1734-1794), The Embryo Project Encyclopedia, (http://embryo.asu.edu/)
Apocalypto Movie Review : ഒരു സിനിമ,അത് രണ്ടോ മൂന്നോ പ്രാവശ്യം കാണുമ്പോൾ തന്നെ നമുക്ക് മടുപ്പ് അനുഭവപ്പെടും. പിന്നീട് ആ സിനിമ നമുക്ക് മികച്ച അനുഭവമൊന്നും സമ്മാനിക്കില്ല. എന്നാൽ അപ്പോകലിപ്റ്റോ എന്ന സിനിമയുടെ കാര്യത്തിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു അപാരമായ മാജിക്കുണ്ട് ഈ സിനിമയിൽ. മെൽ ഗിബ്സൺ എന്ന സംവിധായകന്റെ എല്ലാം തികഞ്ഞ ഒരു മാജിക്. 2006ൽ പുറത്തിറങ്ങിയ Apocalypto എന്ന സിനിമ കാണാത്തവർ വളരെയധികം കുറവായിരിക്കും. ലോകമെമ്പാടും വളരെയധികം ജനപ്രീതിയുള്ള ഈ സിനിമ ഇന്നും സിനിമ നിരൂപകർക്കിടയിൽ ഒരു വലിയ ചർച്ച വിഷയമാണ്. എങ്ങനെയാണ് ഇത്രയും പെർഫെക്റ്റ് ആയ രൂപത്തിലും ഭാവത്തിലും ഈ സിനിമ നിർമ്മിച്ചു വെച്ചതെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. എല്ലാ മേഖലയിലും ഒരുപോലെ മികച്ചു നിൽക്കുന്ന സിനിമകൾ അപൂർവ്വമായിരിക്കും. അങ്ങനെ പരിഗണിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവ്വമായ ഒരു സിനിമ തന്നെയാണ് അപ്പോകലിപ്റ്റോ. സിനിമയുടെ കഥാതന്തുവിലേക്ക് അധികം കടക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതിജീവനമാണ് ഈ സിനിമ പറഞ്ഞുവെക്കുന്നത്.തന്റെ ഗോത്രവർഗ്ഗത്തെ നശിപ്പിക്കാൻ വന്ന ശത്രുക്കളിൽ നിന്നും അയാളും ഭാര്യയും മകനും നടത്തുന്ന ഒരു അതിജീവനത്തിന്റെ കഥയാണ് അപ്പോകലിപ്റ്റോ. ആ കഥാപാത്രം താണ്ടുന്ന കല്ലും മുള്ളും നിറഞ്ഞ വഴികൾ നമ്മെയാണ് ഏറെ വേദനിപ്പിക്കുക. അത്രയേറെ ഹൃദയസ്പർശിയാണ് ഈ സിനിമ. മായൻ സംസ്കാരം വരച്ചുകാട്ടുന്ന അപ്പോകലിപ്റ്റോ മായൻ ഭാഷയിൽ തന്നെയാണ് എടുത്തിട്ടുള്ളത്. ഈ സിനിമ നിർമ്മിക്കാൻ വേണ്ടി മെൽ ഗിബ്സൺ എടുത്ത ബുദ്ധിമുട്ടുകൾ അപാരമാണ്. അഭിനയിച്ചു പരിചയമില്ലാത്ത ഒരുകൂട്ടം ആളുകളെ വെച്ചാണ് വളരെയധികം കുറ്റമറ്റ രീതിയിൽ ഈ സിനിമ മെൽ ഗിബ്സൺ നമുക്ക് നൽകിയിരിക്കുന്നത്. ഭാഷ,സിനിമ നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങൾ, ഇതിലെ വസ്ത്രവിധാനങ്ങൾ, മേക്കപ്പുകൾ, കൊറിയോഗ്രാഫി, ആർട്ട് ഡയറക്ഷൻ, കഥ പറയുന്ന രീതി, കഥാപാത്രങ്ങൾ, ആക്ഷൻ രംഗങ്ങൾ, ഇവയിൽ ഒന്നും തന്നെ നിങ്ങൾക്ക് കുറ്റമോ കുറവോ ഒന്നും തന്നെ ദർശിക്കാൻ സാധിക്കില്ല. ഓരോ തവണ കാണുമ്പോഴും ആദ്യത്തെ തവണ കാണുന്നത് പോലെയുള്ള അനുഭവം സമ്മാനിക്കാൻ വളരെ ചുരുക്കം സിനിമകൾക്ക് മാത്രമാണ് സാധിക്കുന്നത്. ആ ചുരുക്കം സിനിമകളിൽ ഒന്നാണ് അപ്പോകലിപ്റ്റോ. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിച്ചുകൊണ്ട് കാണാനാവുന്ന ഒരു സിനിമയാണിത്.എത്ര പ്രശംസിച്ചാലും മതിവരാത്ത ഈ സിനിമ ലോകത്തിന് തന്നെ ഒരു അത്ഭുതമായി കൊണ്ട് ഇപ്പോഴും കയ്യടികൾ നേടിക്കൊണ്ടേയിരിക്കുന്നു. Share Jopaul MJ Prev Post ഒരിക്കൽ കൂടി ഞാൻ എന്റെ ബാല്യകാലത്തിലേക്ക്.!! ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രശസ്ത നടി അപ്സര രത്നാകരൻ.|Apsara with husband school function
വെബ് ഡസ്ക് :-അപൂർവ രോഗം ബാധിച്ച് ജീവിതത്തിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്ന ഗൗരിലക്ഷ്മിക്ക് പ്രതീക്ഷയുമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി എത്തി. അപൂര്‍വരോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസുകാരി ഗൗരിലക്ഷ്‌മിയ്‌ക്കും കുടുംബത്തിനുമാണ് യൂസഫലി സഹായ ഹസ്തം നീട്ടിയത്. കുട്ടിയുടെ ചികിത്സാ സഹായമായി 25 ലക്ഷം രൂപ നല്‍കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. എസ്എംഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച കുട്ടിയാണ് ഗൗരിലക്ഷ്‌മി. ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വലിയൊരു തുകയാണ് വേണ്ടത്. വിദേശത്തുനിന്ന്‌ മരുന്ന്‌ എത്തിക്കാനടക്കം 16 കോടി രൂപയാണു ചികിത്സാച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സുമനസുകളുടെ സഹായം കൊണ്ട്‌ 13 കോടി രൂപ ഇതുവരെ സമാഹരിച്ചു. ബാക്കി തുക കണ്ടെത്താന്‍ ഗൗരിലക്ഷ്‌മിയുടെ അച്‌ഛന്‍ ലിജു പരിശ്രമം തുടരുകയായിരുന്നു. കുട്ടിക്ക് രണ്ടു വയസ്സ് ആകുമ്പോൾ തന്നെ ഈ രോഗത്തിന് ചികിത്സ ആരംഭിക്കേണ്ടതുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ മാസം കുട്ടിക്ക് രണ്ടു വയസ്സ് പൂർത്തിയായി. അതുകൊണ്ടുതന്നെ എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടതുണ്ട്. ബാക്കി തുകയ്ക്ക് ആയി എന്തുചെയ്യണമെന്ന ചിന്തയും മനസ്സിലിട്ട് വിഷമിക്കുന്ന കുടുംബത്തിനു മുന്നിൽ എം എ യൂസഫലി സഹായഹസ്തവുമായി എത്തുകയായിരുന്നു. ഗൗരിലക്ഷ്മിയുടെ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് യൂസഫലി ചികിത്സയുടെ കാര്യത്തിൽ ഇടപെടലുമായി രംഗത്തെത്തിയത്. കുട്ടിയുടെ കുടുംബത്തിന്‌ ചികിത്സാ സഹായമായി 25 ലക്ഷം രൂപ അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദേശം നല്‍കുകയായിരുന്നു. യൂസഫലിയുടെ നിർദ്ദേശം ലഭിച്ചയുടൻ ലുലു ഗ്രൂപ്പ്‌ അധികൃതര്‍ ഷൊര്‍ണൂരിലെ ഗൗരിലക്ഷ്‌മിയുടെ വീട്ടിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ലോക കേരള സഭയില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി വ്യവസായി എംഎ യൂസഫല രംഗത്തെത്തിയതിന് തുടർന്ന് പ്രതിപക്ഷ നിരയിൽ നിന്നും അദ്ദേഹം വളരെയധികം വിമർശനങ്ങൾ നേരിട്ടിരുന്നു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയതെന്നും താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചിരുന്നു. നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ലോകത്ത് എന്തു പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് ഇവിടെ കേരളത്തില്‍ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോള്‍ പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ ഇവിടെ ഇന്‍വെസ്റ്റ്മെൻ്റ് പ്രൊട്ടക്ഷന്‍ ഇല്ലെന്നതാണു സത്യം. പ്രവാസികളോടു വളരെയധികം സ്‌നേഹവും സാഹോദര്യവും കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടിരുന്നു.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,... സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,... ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര... സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു... 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ... തൃക്കണ്ണമംഗൽ എസ്.കെ.വി.ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്രീഡം ഫെസ്റ്റ്: ഓഗസ്റ്റ് 14 ന് August 12 13:06 2022 Print This Article Share it With Friends by asianmetronews 0 Comments കൊട്ടാരക്കര: ജെനിസിസ് ടി.വി. മീഡിയാ മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 ഞായർ വൈകിട്ട് 5 ന് തൃക്കണ്ണമംഗൽ എസ്.കെ.വി.ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്രീഡം ഫെസ്റ്റ് എന്ന പേരിൽ സംഗീത സായാഹ്നം നടത്തുന്നു. ജെനിസിസ് ടി.വി.ഡയറക്ടർ ഡെന്നി പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഐ.പി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ക്ലാസ്സുകള്‍ക്കൊടുവിലെ ഇടവേളകളില്‍ ഒത്തുചേരല്‍ പതിവായിരുന്നു. ഗഹനമായ വിഷയങ്ങളെ ദഹിപ്പിച്ചെടുക്കുന്നതിനിടയിലെ ഒരു നേരമ്പോക്ക്. ആ ഒത്തുചേരലുകളെ മനോഹരമാക്കുന്നത് അകക്കാഴ്ചകള്‍ മാത്രമുള്ള രണ്ടു സഹോദരിമാരായിരുന്നു. ആതിരയും ആര്യയും. കുട്ടിക്കാലത്തെ ഓര്‍മ്മകളും, അനുഭവങ്ങളും അമളികളുമെല്ലാം വിഷയമായി വരാറുള്ള കൊച്ചു വര്‍ത്തമാനങ്ങളിലെ അന്നത്തെ വിഷയം ഒരു സഹപാഠിയുടെ സ്വപ്നമായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴകളും, വെള്ളക്കുതിരയും വസന്തവും... മനോഹരമായ വര്‍ണ്ണനകള്‍ക്കൊടുവില്‍ ആതിര ചോദിച്ചു: ''സ്വപ്നം കാണാന്‍ നല്ല രസമാണോ?'' കാഴ്ചയില്ലാത്തവര്‍ക്ക് സ്വപ്നം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദിനം! നിറങ്ങളില്ലാത്ത ലോകത്തേക്ക് എങ്ങനെയാണല്ലേ സ്വപ്നങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക! നിറമുള്ള ഒരു ലോകം സ്വന്തമായിരുന്നിട്ടും സ്വന്തമായൊരു സ്വപ്നംപോലും കാണാനാകാതെ ശിമയോന്റെ പ്രവചനം കാത്തുകഴിഞ്ഞൊരു അമ്മയുണ്ട് നമുക്ക്. ആ അമ്മയെ വഹിച്ചും അലങ്കരിച്ചും അമ്മയ്‌ക്കൊപ്പം ആരാധിച്ചും ഒക്‌ടോബറിനെ കൂടുതല്‍ ധന്യമാക്കുമ്പോള്‍ പരി. അമ്മ ഒരു പാഠപുസ്തകമാകട്ടെ. രക്ഷകനെന്ന സ്വപ്നത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ക്ക് സര്‍വ്വസ്വപ്നങ്ങളും നഷ്ടമായി. എങ്കിലും അവള്‍ നഷ്ടബോധങ്ങളുടെ നിലവറയായിരുന്നില്ല. മകന്റെ മരണം പടുമരണമായിരിക്കുമെന്ന തിരിച്ചറിവിലും അവള്‍ ധീരയായി നിലകൊണ്ടു. വ്യാകുലമാതാവെന്ന വിശേഷണം നാമവള്‍ക്ക് ചാര്‍ത്തികൊടുക്കുമ്പോഴും അവള്‍ കൂടുതല്‍ പ്രകാശിതയായിത്തന്നെ നില്ക്കുന്നത് ദൈവത്തിന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊണ്ടതുകൊണ്ടാകാം. പുത്രന്റെ നിണമണിഞ്ഞ കുരിശുയാത്രയിലെ കൂടിക്കാഴ്ചയിലും, കുരിശുമരണത്തിലും അവള്‍ അലമുറയിട്ടു കരയുന്ന ഒരു സാധാരണ സ്ത്രീയായിരുന്നില്ല. കാരണം 'രക്ഷാകരവേലയിലെ സഹകാരിണി' എന്ന ദൈവത്തിന്റെ സ്വപ്നത്തോടാണവള്‍ കൂറുപുലര്‍ത്തിയത്. അതുകൊണ്ടാണല്ലോ തുടര്‍ന്നും സഹിക്കാനാണ് ദൈവതിരുമനസ്സെങ്കില്‍ അതിനുള്ള ശക്തിക്കായി നാം അവളോട് പ്രാര്‍ത്ഥിക്കുന്നത്. 'മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്' എന്ന വിശ്വാസം ക്ഷയിച്ചിട്ടില്ലാത്ത കാലത്തുതന്നെയാണ് ക്രൂശിക്കപ്പെടുന്നവന്റെ അമ്മയായിത്തന്നെ കുരിശോളം അവനെ അനുധാവനം ചെയ്തതും. ഗബ്രിയേല്‍ ദൂതനു മുമ്പില്‍ മുഖാമുഖം നിന്ന് ദൈവഹിതത്തിന് അടിയറവു പറഞ്ഞ നിമിഷത്തില്‍ അവളുടെ സ്വകാര്യ സ്വപ്നങ്ങളെ അവള്‍ എന്നേക്കുമായി ഉപേക്ഷിച്ചു. പിന്നീടൊരിക്കലും അവള്‍ സ്വന്തമായി സ്വപ്നങ്ങള്‍ കണ്ടിട്ടില്ല. നമ്മുടെ സങ്കടങ്ങളൊക്കെയും പലപ്പോഴും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളിലുടക്കിയായിരിക്കും. അല്ലെങ്കില്‍ അപ്രതീക്ഷിത നിമിഷങ്ങളില്‍ തകര്‍ന്നടിഞ്ഞ സ്വകാര്യസ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങളെ ചൊല്ലിയായിരിക്കും. സ്വപ്നം കാണാന്‍ ഭാരതീയരെ പ്രചോദിപ്പിച്ച അബ്ദുള്‍ കലാം തന്റെ സ്വകാര്യസ്വപ്നങ്ങളോട് വിടപറയാന്‍ സഹായിച്ച പിതാവിന്റെ വാക്കുകളെ ഉദ്ധരിക്കുന്നുണ്ട് തന്റെ ആത്മകഥയില്‍. ''അബ്ദുള്‍! ഒരു കൂടുപോലുമില്ലാതെ തികച്ചും ഏകാകിയായി കടല്‍പ്പക്ഷി സൂര്യനു കുറുകെ പറക്കുന്നില്ലേ! ഉന്നതമായ അഭിലാഷങ്ങള്‍ കുടികൊള്ളുന്ന മേഖലയിലേക്കു പോകാനായി നിന്റെ സ്മരണകളുറങ്ങുന്ന ഭൂമിയോടുള്ള അഭിനിവേശത്തെ ഉപേക്ഷിക്കേണ്ടി വരും.'' ജന്മഗൃഹവും നാടുംവിട്ട് ജീവിതനിയോഗങ്ങളുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തിയത് ആ വാക്കുകളായിരുന്നു. മുപ്പത്തിമൂന്നുകാരിയായ അരുണിമ സിന്‍ഹയെ എല്ലാവര്‍ക്കുമറിയാം. ദേശീയ വോളിബോള്‍ താരം. വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളുടെ രാജകുമാരിയായാണ് അരുണിമ അടയാളപ്പെടുത്തപ്പെട്ടത്. അവളുടെ സ്വപ്നങ്ങളുടെ ചിറകരിയപ്പെട്ട ദിനമായിരുന്നു 2011 ഏപ്രില്‍ 12. പദ്മാവതി എക്‌സ്പ്രസ്സിലെ കമ്പാര്‍ട്ടുമെന്റില്‍ മോഷ്ടാക്കളുടെ സംഘത്തെ ചെറുക്കാന്‍ ശ്രമിക്കവേ മറ്റൊരു ട്രാക്കിലേക്ക് തള്ളിയിടപ്പെട്ട അരുണിമയുടെ കാലില്‍ ട്രെയിന്‍ കയറിയിറങ്ങി. പിന്നീടവള്‍ ജീവിതനിയോഗങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ് പുതിയ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ ഒരു കാലുമായവള്‍ യാത്ര തിരിച്ചു. അത് നിശ്ചയദാര്‍ഢ്യത്തിന്റെ കൊടുമുടി കയറാനുള്ള സ്വപ്നമായിരുന്നു. ആദ്യം എവറസ്റ്റിലും പിന്നീട് പഞ്ചഭൂഗണ്ഡങ്ങളിലായി കിടക്കുന്ന ഏഴ് കൊടുമുടികളുടെ നെറുകയിലും അവള്‍ പാദങ്ങളുറപ്പിച്ചു. സ്വന്തമായ സ്വപ്നങ്ങളിലൊക്കെയും സ്വാര്‍ത്ഥതയുടെ വേരോട്ടമുണ്ടെന്ന് മറക്കാതിരിക്കാം. ഗാ ന്ധിജിയുടെ സ്വപ്നം സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടിയുള്ളതായിരുന്നു. അബ്ദുള്‍ കലാം ശാസ്ത്രപുരോഗതി കൈവരിക്കുന്ന ഭാരതത്തിനായി സ്വപ്നം കണ്ടു. അനാഥരില്ലാത്ത ലോകത്തിനായി എല്ലാവരുടേയും അമ്മയാകാനുള്ള സ്വപ്നമായിരുന്നു മദര്‍ തെരേസയുടേത്. മറിയം കുറെക്കൂടി വിശാലമായി സ്വപ്നം കണ്ടു. മാനവരാശിയുടെ രക്ഷയ്ക്കായി ഗബ്രിയേല്‍ ദൂതില്‍ ഒപ്പുവച്ച നിമിഷം മുതല്‍ മറിയം ആ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു തുടങ്ങി. അന്നു മുതല്‍ അവളുടെ ജീവിതത്തിന്റെ സുരക്ഷിതത്വങ്ങളും സുഖങ്ങളും അവള്‍ക്ക് നഷ്ടമാകുന്നുണ്ട്. പലായനത്തിന്റെയും അനിശ്ചിതത്വങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും ഇരുണ്ട ദിനങ്ങളെ അവള്‍ക്ക് അതിജീവിക്കണമായിരുന്നു. രക്ഷകന്‍ വഹിച്ച കുരിശിനോളം തന്നെ വലിപ്പമുള്ള ഒരു കുരിശ് തന്റെ ഹൃദയത്തില്‍ പേറുകയും ചെയ്തു. എങ്കിലും അവള്‍ ദൈവത്തിന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. നഷ്ടധൈര്യയാകാതെ... നമുക്കും കുറെക്കൂടി വിശാലമായി സ്വപ്നം കാണാന്‍ തുടങ്ങാം. സ്വാര്‍ത്ഥതയുടെ വേരോട്ടമില്ലാത്ത ശുദ്ധമായ സ്വപ്നങ്ങള്‍.
കൽപ്പറ്റ :ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യു.ഡി.ഐ.ഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊര്‍ജ്ജിതമാക്കാന്‍ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്. *കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാര്‍ഡ്.* സ്മാര്‍ട്ട് ഫോണ്‍ മുഖേന വീട്ടിലിരുന്ന് സ്വന്തമായും അക്ഷയ കേന്ദ്രങ്ങള്‍, ജനസേവാ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, എന്നിവ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. *അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാര്‍ കാര്‍ഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്റ്റര്‍ ചെയ്യാം.* നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അപേക്ഷയോടൊപ്പം അതുകൂടി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരമനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാര്‍ഡും നല്‍കും. നിലവില്‍ യു.ഡി.ഐ.ഡി. കാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. *മെയ് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണവാടികളിലും സാമൂഹ്യനീതി വകുപ്പിലും ലഭ്യമാണ്.* ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കേരളാ സാമൂഹ്യസുരക്ഷാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്: *www.swavlambancard.gov.in.* അപേക്ഷിക്കേണ്ട വിശദാംശം അടങ്ങിയ വീഡിയോ ട്യൂട്ടോറിയല്‍: *https://youtu.be/vG_5QU_O_0k* എന്ന ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: *04936 205307.*
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. - ലേവ്യപുസ്തകം 25:18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. - കൊരിന്ത്യർ 1 യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. - ആവർത്തനം - അദ്ധ്യായം 31: 8 യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
ഹോം റെൻറൽ സ്റ്റാർട്ടപ്പായ ഗ്രാബ്ഹൗസ് സംരംഭകയും സ്ത്രീകൾക്കായുള്ള നെറ്റ്‌വർക്കായ പാൻഖുരി സിഇഒയുമായ പാൻഖുരി ശ്രീവാസ്തവ 32ാം വയസ്സിൽ അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു മരണം. ഡിസംബർ 24ന് സിഇഒ മരണപ്പെട്ടതായി പാൻഖുരി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. പാൻഖുരി പ്ലാറ്റ്‌ഫോം വഴി നെറ്റ്‌വർക്കിങ്, പഠനം, ലൈവ് സ്ട്രീമിങ് ഷോപ്പിങ്, ചാറ്റിങ്, മൈക്രോകോഴ്‌സുകൾ എന്നിവയാണ് നടക്കുന്നത്. പാൻഖുരി തുടങ്ങുന്നതിന് മുമ്പേ ഇവർ ആരംഭിച്ചതാണ് ഗ്രാബ്ഹൗസ്. ഈ സംരഭം 2016ൽ ക്വിക്കർ ഏറ്റെടുത്തു. With profound grief and sorrow, we regret to inform the sad demise of our beloved CEO, Pankhuri Shrivastava. We lost her on 24th December 2021 due to a sudden cardiac arrest. May her soul obtain Sadgati. Om Shanti.@pankhuri16 — Pankhuri (@askpankhuri) December 27, 2021 ഝാൻസിയിൽ ജനിച്ച പാൻഖുരി ശ്രീവാസ്തവ രാജീവ് ഗാന്ധി ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദം നേടി. ടീച്ച് ഫോർ ഇന്ത്യ ഫെലോഷിപ്പോടെ മുംബൈയിലെ മുനിസിപ്പൽ സ്‌കൂളുകളിൽ പഠിച്ചു. കഴിഞ്ഞ വർഷം വിവാഹിതയായ ഇവരുടെ ഒന്നാം വിവാഹ വാർഷികം ഡിസംബർ രണ്ടിനായിരുന്നു. ഏറെ വെല്ലുവിളികൾ നേരിട്ട് മുന്നേറിവന്ന പാൻഖുരി അവസാനം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത് അഭിമുഖങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു. ഒരു മണിക്കൂർ അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥിയുടെ കഴിവ് മനസ്സിലാക്കാനാകില്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. Is it just me or has it become really hard to evaluate a candidate's potential in 1 hour interview. All seem to have read the same articles, know the same hacks from companies that are doing well & almost talk the same language! Are ref checks the only way? — Pankhuri Shrivastava (@pankhuri16) December 23, 2021 Pankhuri Srivastava, founder of home rental start-up Grabhouse and CEO of Pankhuri Network for Women, has died at the age of 32. TAGS :Entrepreneur Pankhuri Srivastava died age 32 Pankhuri founder of home rental start-up Grabhouse CEO Network for Women
പ്രണവ് മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ജന്മദിനമാഘോഷിച്ച പ്രണവ് മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസന്‍. പ്രിയപ്പെട്ട അപ്പുവിനെക്കുറിച്ച്‌ ഒരുപാട് പറയാനുണ്ടെന്നും എന്നാല്‍ ഹൃദയം ... Latest News ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക് ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം മത്സരിച്ച 11 സീറ്റിലും കെട്ടിവെച്ച കാശ് പോയി, സിറ്റിങ്ങ് സീറ്റായ തിയോഗിൽ ഇത്തവണ നാലാം സ്ഥാനത്തേക്കും; ഹിമാചലിൽ ‘സം പൂജ്യരായി’ സിപിഎം
പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന കമല്‍ ഹാസന്‍ ചിത്രമായിരുന്നു ഇന്ത്യന്‍2. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. എന്നാല്‍... News തടസങ്ങള്‍ക്ക് പിന്നാലെ കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഉടന്‍ By Vijayasree VijayasreeJuly 5, 2022 ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ പുനരാരംഭിക്കുെമെന്ന് റിപ്പോര്‍ട്ട്.... Tamil ഇന്ത്യന്‍ ടു വിന്റെ കാസ്റ്റിങില്‍ വലിയ വ്യത്യാസങ്ങള്‍! By Sruthi SJuly 31, 2019 തമിഴ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറും കമല്‍ ഹസനും ഒന്നിക്കുന്ന... Malayalam Breaking News ഇന്ത്യൻ 2 വിൽ നിന്നും ചിമ്പുവിനെ പുറത്താക്കി – പുറത്താക്കൽ തർക്കത്തെ തുടർന്ന് !- നറുക്ക് വീണത് യുവനടന്.. By Sruthi SJanuary 18, 2019 ആരാധകർ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2 . ചിത്രത്തിൽ കാജൽ അഗർവാൾ ,ചിമ്പു തുടങ്ങിയവർ അഭിനയിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.... Malayalam Breaking News മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു; ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം ഡിസംബറില്‍ !! അന്യഭാഷയിലും കാലുറപ്പിച്ചു മമ്മൂട്ടി… By Mohamed Ali Jouher TNovember 14, 2018 മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു; ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം ഡിസംബറില്‍ !! അന്യഭാഷയിലും കാലുറപ്പിച്ചു മമ്മൂട്ടി… മലയാളത്തിന്‍റെ അഭിമാനതാരമാണ് മമ്മൂട്ടി. അഭിനയ മികവ്... Videos Mammootty Kamal Haasan Indian 2 Movie Announcement By videodeskAugust 12, 2018 Mammootty Kamal Haasan Indian 2 Movie Announcement MAMMOOTTY Muhammad Kutty Paniparambil Ismail (born 7 September 1951),... More Posts Latest News ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും; അവതാര്‍ 2 വിന് ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ജെയിംസ് കാമറൂണ്‍ December 3, 2022 ബാലികയുടെ ഭീഷണിയിൽ ഭാസിപ്പിള്ള കുടുങ്ങി; റാണിയെ തേടി ബാലിക എത്തുന്നത് സൂര്യയ്ക്ക് മുന്നിലേക്ക്…; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്! December 3, 2022 ആദ്യമായി സ്ലീവ്‌ലെസും ഷോട്ട്സുമൊക്കെ ധരിച്ചത് ആ സിനിമയിൽ; നല്ല ബുദ്ധിമുട്ടായിരുന്നു; പിന്നീട് അതിലൊന്നും മോശമില്ലെന്ന് തിരിച്ചറിഞ്ഞു; ഹണി റോസ് പറയുന്നു! December 3, 2022 പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെയെന്ന് ചോദിച്ചു; അനുഭവം പറഞ്ഞ് മീനാക്ഷി അനൂപ് December 3, 2022 വലിയ വലിയ ആളുകള്‍ കൂടുന്നിടത്ത് അവര്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്നൊരു ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല. അവനെ അറിയുന്നവര്‍ എന്നെ ഇങ്ങനെ വിളിക്കില്ല; എല്ലാം തുറന്ന് പറഞ്ഞ് ഗോപി സുന്ദർ December 3, 2022 കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചു; നദവ് ലാപിഡ് December 3, 2022 ഗോള്‍ഡ് ഒരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ്,അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല; ബാബു രാജ് December 3, 2022 ടോം ക്രൂയിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കേറ്റ് വിന്‍സ്‌ലെറ്റ്; വെള്ളത്തിനടിയില്‍ ഏഴര മിനിറ്റ് ശ്വാസം അടക്കി പിടിച്ച് നടി December 3, 2022 ‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയാകാം; ഫിലിം ചേംബര്‍ December 3, 2022 ഈ സൈസും വെച്ച് നീയെങ്ങനെ ഫഹദിന്റെ മകളാകും…; ആളുകൾ പറയുന്ന സൈസും വണ്ണവും വെച്ച് ജോലി ചെയ്ത് കുടുംബം നോക്കി; മീനാക്ഷി രവീന്ദ്രൻ! December 3, 2022 Trending Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ Malayalam ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ Malayalam ഒന്നും എഴുതാൻ പറ്റുന്നില്ല, വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ, ഗോപി സുന്ദറിന് പിന്നാലെ വേദന അടക്കിപ്പിടിച്ച് അഭയ, കണ്ണീരോടെ ദുഃഖ വാർത്ത serial news പതിനെട്ട് വയസാവാൻ കാത്തിരുന്നു; എന്നിട്ട് ഒളിച്ചോടി പോയി നടത്തിയ വിവാഹം ; വീണ്ടും സീരിയലിൽ സജീവമായി നടി ശ്രീക്കുട്ടി!
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് നഗരത്തിലെ കൊട്ടിക്കലാശത്തില്‍ കെ വി അബ്ദുള്‍ഖാദര്‍ അഭിവാദ്യം ചെയ്യുന്നു ചാവക്കാട് : കൊട്ടിക്കലാശം നിരോധിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ ചാവക്കാട് ആവേശതിരകള്‍ ഉയര്‍ത്തി എല്‍ ഡി എഫിന്റെ കൊട്ടിക്കലാശം. ചാവക്കാട് സി ഐ ജോണ്‍സണ്‍ന്റെ നേത്രുത്വത്തിലുള്ള പോലീസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു ചാവക്കാട് ജംഗ്ഷന്‍. വാഹനഗതാഗതം തടസ്സമില്ലാതെ വൈകുന്നേരം 05:40വരെയും നഗരം പോലീസ് നിയന്ത്രണത്തിലായിരുന്നു. ബസ്സ്‌ സ്റ്റാണ്ട് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആരംഭിച്ച എല്‍ ഡി എഫ് റാലി നഗരം പിടിച്ചടക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ഥാനാര്‍ഥിയുമായി റാലി നഗര മധ്യത്തില്‍ പ്രവേശിച്ചതോടെ നഗരം സ്തംഭിച്ചു. പോലീസിനു നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. കൃത്യം 05:59 നു വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും ബഹളം നിലച്ചു. നേരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി സാദിഖലിയുമായി അഞ്ചങ്ങാടി ബുഖാറയില്‍ നിന്നും എത്തിയ റോഡ്‌ ഷോ നഗരത്തില്‍ തങ്ങാന്‍ അനുവദിക്കാതെ പോലീസ് പറഞ്ഞു വിട്ടിരുന്നു. ചാവക്കാട് പുതിയ പാലത്തിനരുകില്‍ ഗതാഗത തടസ്സം സൃഷ്ടിക്കാതെ നിലയുറപ്പിച്ചിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും ട്രാഫിക് ഐലണ്ടിനരികിലെത്തി നിലയുറപ്പിച്ചു. എല്‍ ഡി എഫ് റാലി നഗര മധ്യത്തിലെത്തിയതോടെയാണ്‌ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വര്‍ദ്ദിതാവശത്തോടെ നഗര മധ്യത്തിലേക്ക് ഇറങ്ങിയത്. [/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/kottikalasham-sdpi.jpg” alt=”ചാവക്കാട് നടന്ന എസ് ഡി പി ഐ കൊട്ടിക്കലാശം ” title_text=”ചാവക്കാട് നടന്ന എസ് ഡി പി ഐ കൊട്ടിക്കലാശം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനത്തിന് ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചരണങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഈ പ്രശ്നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്ക അടിസ്ഥാനരഹിതമാണ്,’ അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. Also Read Also Read ഗാന്ധി കുട്ടികള്‍ക്ക് അനുഭവപരിചയം വളരെ കുറവാണ്; പ്രിയങ്കയ്ക്കും രാഹുലുനുമെതിരെ ഒളിയമ്പുമായി അമരീന്ദര്‍ സിംഗ് ‘ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു. 2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്‌ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. Also Read Also Read സിദ്ദു മുഖ്യമന്ത്രി ആവാതിരിക്കാന്‍ എന്തുചെയ്യും; വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് അമരീന്ദര്‍ സിംഗ് ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐ.എസില്‍ ചേരുകയും ചെയ്തത്, മുഖ്യമന്ത്രി പറഞ്ഞു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read Also Read ‘ആറാട്ട്’ ഒക്ടോബറിലുണ്ടാകുമോ? പ്രതികരണവുമായി ഉണ്ണികൃഷ്ണന്‍ യുവതീ-യുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് മുന്‍കൈ എടുത്ത് 2018 മുതല്‍ ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടര്‍ച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷന്‍ പരിപാടികളില്‍ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര മതനിലപാടുകളിലൂടെ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴി തെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്‍മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നടത്തിയിട്ടുണ്ട്. Also Read Also Read പ്രണയവും മയക്കുമരുന്നും മതത്തിന്റെ പേരില്‍ തള്ളരുത്; മയക്കുമരുന്ന് കേസുകളുടെ മതംതിരിച്ചുള്ള കണക്കുമായി മുഖ്യമന്ത്രി ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ചൈനയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ഇവിടെയാണ്, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റ് കൂടിയാണിത് എന്നത് യാദൃശ്ചികമല്ല.ഡബിൾ 11 എന്നറിയപ്പെടുന്ന സിംഗിൾസ് ഡേ ഇവന്റ് എത്ര വലുതാണെന്ന് നിങ്ങൾക്ക് ഒരു ആശയം നൽകാൻ - 2020 ൽ മാത്രം, ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മൊത്തം വിൽപ്പന 498 ബില്യൺ യുവാൻ ($78 ബില്യൺ) ആയി.താരതമ്യപ്പെടുത്തുമ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യ വിൽപ്പന ആ വർഷം 22 ബില്യൺ ഡോളർ മാത്രമാണ് നേടിയത്. ചൈനയുടെ വലിയ ജനസംഖ്യ ഈ വലിയ സംഖ്യകളുടെ ക്രെഡിറ്റ് ആണെന്നതിൽ സംശയമില്ല, എന്നാൽ ലൈവ് സ്ട്രീമിംഗ് കൊമേഴ്‌സ്, ചൈനയുടെ ലോജിസ്റ്റിക്സ് ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം (നവംബർ 11 നും 16 നും ഇടയിൽ, ഏകദേശം 3 ബില്യൺ പാക്കേജുകൾ പോലെയുള്ള ഇന്ററാക്ടീവ് സെയിൽസ് സാങ്കേതികവിദ്യകളുടെ പുതിയ യുഗം) നിഷേധിക്കാനാവില്ല. 2020-ൽ ചൈനയിൽ ഡെലിവർ ചെയ്‌തവ) ഷോപ്പിംഗ് എക്‌സ്‌ട്രാവാഗൻസയുടെ തോത് വർധിപ്പിച്ചു. ബാച്ചിലേഴ്സിന്റെ ആഘോഷമായാണ് സിംഗിൾസ് ഡേ ആരംഭിച്ചതെങ്കിലും, ഇന്ന് അത് അതിനേക്കാൾ വളരെ കൂടുതലാണ്. "ഏകജീവിതം" ആഘോഷിക്കുക എന്ന ആശയം 1990-കളിൽ ചൈനീസ് യൂണിവേഴ്സിറ്റി കാമ്പസുകളിൽ പ്രചാരത്തിലായി.ഒടുവിൽ, ഇന്റർനെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഈ ആശയം രാജ്യത്തുടനീളം വ്യാപിച്ചു.ഡിജിറ്റൽ പ്രാധാന്യമുള്ളതിനാൽ നവംബർ 11 സിംഗിൾസ് ഡേ ആയി ആഘോഷിക്കുന്നു.തീയതിയിൽ നാല് "ഒന്ന്" അടങ്ങിയിരിക്കുന്നു, ഇവിടെ "1" എന്നാൽ "ഒറ്റ" എന്നാണ്.അതിനാൽ 11/11, 11/11, നാല് സിംഗിൾസിനെ പ്രതിനിധീകരിക്കുന്നു. എന്നാൽ 2009-ൽ അമേരിക്കയിലെ ബ്ലാക്ക് ഫ്രൈഡേ പോലെ ഒരു വലിയ ഷോപ്പിംഗ് ഇവന്റുമായി ആ ദിവസം ജനപ്രിയമാക്കാൻ അലിബാബ തീരുമാനിക്കുന്നത് വരെ ചൈനയിലെ സിംഗിൾസ് ഡേയ്ക്ക് ഷോപ്പിംഗുമായി യാതൊരു ബന്ധവുമില്ല.ഏതാനും വർഷങ്ങൾക്കുള്ളിൽ, സിംഗിൾസ് ഡേ ചൈനയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നതിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് എക്‌സ്‌ട്രാവാഗൻസയിലേക്ക് മാറി, ബ്ലാക്ക് ഫ്രൈഡേ, സൈബർ തിങ്കൾ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ഷോപ്പിംഗ് ഇവന്റുകളെ ഇല്ലാതാക്കി. Shaoxing Kahn ഫാബ്രിക് കമ്പനി പ്രധാനമായും റേയോൺ ഫാബ്രിക്, കോട്ടൺ ഫാബ്രിക്, ജേഴ്സി ഫാബ്രിക് എന്നിവ വിതരണം ചെയ്യുന്നു.ഷോപ്പിംഗ് ആഘോഷത്തിന് നന്ദി, ഈ ശരത്കാല സീസണിൽ ഞങ്ങളുടെ മൈക്രോ ഫ്ലീസിന്റെയും സോഫ്റ്റ് ഷെല്ലിന്റെയും വിൽപ്പന വളരെയധികം വർദ്ധിച്ചു. മാത്രമല്ല, നവംബർ 11-ന് 24 മണിക്കൂർ ഷോപ്പിംഗ് ജാലകമായി ആരംഭിച്ചത് ഇപ്പോൾ രണ്ടോ മൂന്നോ ആഴ്ചത്തെ വിൽപ്പന കാമ്പെയ്‌നിലേക്ക് വികസിപ്പിച്ചിരിക്കുന്നു.ആലിബാബ മാത്രമല്ല, പ്രമുഖ ചൈനീസ് റീട്ടെയിലർമാരായ JD.com, Pinduoduo, Suning എന്നിവയും ബിഗ് സെയിൽസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. പോസ്റ്റ് സമയം: നവംബർ-09-2022 ആഗ്രഹിക്കുന്നുഒരു ഉൽപ്പന്ന കാറ്റലോഗ് ലഭിക്കുമോ? അയക്കുക ഞങ്ങളേക്കുറിച്ച് ഞങ്ങൾക്ക് 40-ലധികം ജീവനക്കാരുണ്ട്, വാർഷിക വിൽപ്പന 9000000 ഡോളർ കവിയുന്നു, നിലവിൽ ഞങ്ങളുടെ ഉൽപ്പാദനത്തിന്റെ 90 ശതമാനവും ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു.ഉൽപ്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞങ്ങളുടെ സുസജ്ജമായ സൗകര്യങ്ങളും മികച്ച ഗുണനിലവാര നിയന്ത്രണവും മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തി ഉറപ്പ് നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു.
കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-18 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഒരിടയ്ക്ക് അച്ഛാ മാത്രമായിരുന്നു എന്റെ... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-18 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഒന്നിനും വാശിപിടിക്കാതെ, കുഞ്ഞുനോയല്‍ സ്വന്തമായി നിയമങ്ങളുണ്ടാക്കി,... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-17 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഓരോ കുഞ്ഞും ജനിക്കുന്നത് ഓരോ കഴിവുംകൊണ്ടാണ്.... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-16 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഇന്നു നാട്ടിലേക്കു വിളിച്ചപ്പോള്‍ പലരും ചോദിച്ചു,... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-15 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- അമ്മച്ചിയുടെ നാല്‍പ്പതാം വയസ്സിലാണു ഞാന്‍ ജനിച്ചത്.... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-14 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഞാനൊരു യുക്തിവാദിയാണോ ഭക്തിവാദിയാണോ എന്നു ചോദിച്ചാല്‍... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-13 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- കോഴി, കോഴ, ക്വട്ടേഷന്‍, അഴിമതി, മനുഷ്യക്കടത്ത്-... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-12 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- സിന്ധു സൂര്യകുമാറിന്റെ 'കവര്‍ സ്റ്റോറി'യില്ലാത്ത ന്യൂസ്... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-10 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി കാലിഫോര്‍ണിയയില്‍ വന്നപ്പോള്‍... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-9 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- തെറ്റിദ്ധരിക്കേണ്ട. മഞ്ഞും മഴയുമൊന്നുമല്ല; മഞ്ഞുപോലെ പതുപതുത്ത... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-8 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- എം എസ് സി പരീക്ഷ കഴിഞ്ഞയുടനേയാണ്... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-7 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷങ്ങളായി, എന്റെ വല്യമ്മച്ചിയുടെ... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-6 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ചങ്ങനാശ്ശേരിവീട്ടിലെ ചാച്ചി മിക്കവാറും വരാന്തയിലെ ചാരുകസേരയിലിരിക്കുന്നുണ്ടാവും.... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-5 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- കഴിഞ്ഞ ദിവസം, ഇവിടെയൊരു 'സുനാമി വാണിംഗ്'... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-4 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- കഴിഞ്ഞ അവധിക്ക് ഞങ്ങള്‍ കുറച്ചു കുടുംബങ്ങളൊരുമിച്ച്... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-3 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഒരു ചെറിയ പൊതി നൂലില്‍ കെട്ടി... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-2 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- വല്യമ്മച്ചി തുടങ്ങിവച്ച സിനിമാക്കമ്പം രണ്ടാംതലമുറയിലെ ഇളയ... കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍-1 (മിനിറോസ് ആന്റണി-ഓര്‍മക്കുറിപ്പുകള്‍)- ഒരു നല്ല മഴ കണ്‍കുളിര്‍ക്കെക്കണ്ടിട്ട് ഒരുപാടു... മിനിറോസ്‌ ആന്റണിയുടെ 'കുന്നിറങ്ങുന്ന കുഞ്ഞോർമകൾ' ഇ-മലയാളിയിൽ ഉടൻ - പ്രശസ്ത നടന്മാരായ തമ്പി ആന്റണിയുടെയും ബാബു...
ഓണം നമ്മുടെ ദേശീയ ഉത്സവമണല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റ് ഉത്സവങ്ങളേക്കാൾ ഓണത്തിനും ഓണാഘോഷങ്ങൾക്കും പ്രാധാന്യം ഏറെയാണ്. ഓണവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗക്കാർക്കും അവരുടേതായ ആചാര ആഘോഷങ്ങളുണ്ട്. ഇക്കാലത്ത് അവ ആചരിച്ചു പോരുന്നുവെന്നത് ഓണം കേരളീയരിൽ എത്രമാത്രം ഗൃഹാതുരത്വം നൽകുന്നുവെന്നതിനു ഉദാഹരണമാണ്. ഓണവുമായി ബന്ധപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് മഹാബലിയെന്ന അസുര രാജാവും വാമനൻ എന്ന വിഷ്ണു അവതാരവും. വിഷ്ണുവിൻ്റെ അവതാരങ്ങളെല്ലാം സ്ഥിതിയുമായി ( സൃഷ്ടി, സ്ഥിതി, സംഹാരം) ബന്ധപ്പെട്ട അസമത്വങ്ങൾ ഭൂമിയി ഉണ്ടാകുമ്പോൾ അവയിൽ നിന്ന് ഭക്തരെ സംരക്ഷിക്കുവാനായി അവതരിച്ചവയാണ്. അപ്രകാരം ഭൂമിയിൽ എല്ലാവരും ഒന്നു പോലെയെന്ന സാങ്കൽപ്പിക തലത്തിൽ നിന്ന് യാഥാർത്ഥ്യബോധത്തിലേയ്ക്ക് തിരിച്ചെത്തിച്ച അവതാരമാണ് വാമന മൂർത്തി . എല്ലാവരും ഒരുപോലെയെന്നൊരു സ്ഥിതി ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായേക്കാം, അവിടെയാണ് വാമന അവതാരത്തിൻ്റെ പ്രസക്തി. വാമന മൂർത്തി ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് തന്നെ, ജ്യോതിഷ പരിഹാരങ്ങളിൽ ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്ക് വാമന ഭജനമാണ് പറയുന്നത്. ജാതകവശാൽ ഭൂമിയോഗം കുറവുള്ളവർ( അതായത് ജാതകത്തിൽ നാലാം ഭാവത്തിൽ പാപയോഗം, നാലാം ഭാവാധിപനു ലഗ്നാധിപ ബന്ധം/ശുഭദൃഷ്ടി ഇവ ഇല്ലാതിരിക്കുക തുടങ്ങിയവ) വാമന മൂർത്തിയെ നിത്യം ഭജിക്കുന്നത് ഗുണം ചെയ്യും. ഭൂമി സംബന്ധമായോ പുരയിടങ്ങളായോ പ്രശ്നം നേരിടുന്നവർ വാമന മൂർത്തിയ്ക്ക് വഴിപാട് കഴിക്കുന്നത് നല്ലതാണ്. വീടു പണിയുവാൻ സ്ഥലം അന്വേഷിച്ച് ലഭിക്കാത്തവർ വാമന മൂർത്തിക്ക് പാൽ പായസം നേരുകയും വാമനമൂർത്തി അർച്ചന 9 ദിവസം കഴിക്കുന്നതും ഫലപ്രാപ്തി നൽകുന്നതായിരിക്കും. സ്വന്തമായി ഗൃഹം വേണമെന്ന് ആഗ്രഹിക്കുന്നവർ ആഴ്ചയിൽ ഒരിക്കലെങ്കിലും വാമനമൂർത്തിയെ ദർശിച്ച് താമര മാലയോ, തുളസി മാലയോ വഴിപാട് കഴിക്കുന്നത് ആഗ്രഹസഫലീകരണത്തിനു കാരണമാകും. സ്ഥലം വിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലത്തിനു ആഗ്രഹിക്കുന്ന വില ലഭിക്കാതെ വിഷമിക്കുന്ന അവസരങ്ങളിലും വാമന മൂർത്തി ക്ഷേത്ര ദർശനം, വഴിപാടുകൾ എന്നിവ ചെയ്യുന്നത് അനുകൂല ഫലങ്ങളെ തരും. എറണാകുളത്ത് കാക്കനാടിനു സമീപം തൃക്കാക്കരയിലാണ് പ്രസിദ്ധമായ വാമന മൂർത്തി ക്ഷേത്രമുള്ളത്. ചിങ്ങമാസത്തിലെ അത്തം നാളിൽ കൊടികയറി തിരുവോണം വരെയാണ് ആ ക്ഷേത്രത്തിലെ ഉത്സവം. അശ്വതി, ഭരണി, തിരുവാതിര, പുണർതം, മകം, പൂരം, ചിത്തിര ചോതി, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ അടുത്ത ഓണം വരെ വാമന മൂർത്തിയെ ഭജിക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും ദോഷഫലങ്ങളെ കുറയ്ക്കുന്നതായിരിക്കും. കാർത്തിക, രോഹിണി, മകീര്യം, പൂയ്യം, ആയില്യം, ഉത്രം, അത്തം, വിശാഖം, അനിഴം, തൃക്കേട്ട, അവിട്ടം, ചതയം, പൂരുട്ടാതി നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവത്തിനു വ്യാഴാഴ്ചതോറും വാമനമൂർത്തി ക്ഷേത്ര ദർശനം നടത്തി തുളസി മാല വഴിപാട് കഴിക്കേണ്ടതാണ്. ജന്മനാളുതോറും പാൽപ്പായസം വഴിപാടു കഴിക്കുന്നതും എല്ലാവർക്കും ഉത്കൃഷ്ടമാണ്.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അതു തന്നെ ഇന്നും തുടരുന്നതാണ്. ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും വ്യവഹാരത്തിൽ ഉണ്ടായിരുന്ന യമനിലെ ഭൂമി അടിസ്ഥാനപരമായി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഹദ്റത്ത് ഉമർ(റ) അവരെ അറേബ്യയിൽ നിന്നും നാടുകടത്തിയപ്പോൾ അവരുടെ ഭൂമി കയ്യടക്കുകയല്ല മറിച്ച് വിലയ്ക്കു വാങ്ങുകയായിരുന്നു ചെയ്തത്. ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ എഴുതിയിരിക്കുന്നു, ഹദ്റത്ത് ഉമർ(റ) നജ്റാനിലെ ബിംബാരാധകരെയും ജൂതന്മാരെയും ക്രിസ്ത്യാനികളെയും നാടുകടത്തുകയും അവരുടെ ഭൂമിയും തോട്ടങ്ങളും വിലയ്ക്ക് എടുക്കുകയും ചെയ്തു. യുദ്ധത്തടവുകാരെ അല്ലാതെ അടിമകളായി വയ്ക്കുന്ന രീതി ഇസ്ലാമിൽ വിലക്കപ്പെട്ടതാണ് എന്ന വിഷയത്തിൽ ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) വിവരിക്കുന്നു, അല്ലാഹു പറയുന്നത്, മുസ്ലീങ്ങളെ, മറ്റു ജനങ്ങളെപ്പോലെ അന്യ സമുദായങ്ങളിലെ വ്യക്തികളെ പിടികൂടി സ്വന്തം ശക്തി വർദ്ധിപ്പിക്കാനാണോ നിങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ അറിയുക, അല്ലാഹു അതല്ല ആഗ്രഹിക്കുന്നത്. അവൻ ആഗ്രഹിക്കുന്നത് നിങ്ങൾ അവന്റെ കല്പനകൾ അനുസരിക്കാനാണ്. അതുമുഖേന നിങ്ങൾക്ക് ശുഭപര്യവസാനം ഉണ്ടാകുന്നതാണ്. ആയതിനാൽ യുദ്ധവേളകളിൽ പിടികൂടിയ തടവുകാരെ അല്ലാതെ മറ്റാരെയും നിങ്ങൾ ബന്ദികൾ ആക്കരുത്. ഇസ്ലാമിന്റെ തുടക്കം മുതൽക്കുതന്നെ ഈ കല്പന പാലിക്കപ്പെട്ടിരുന്നു. ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ യമനിൽ നിന്നും ഒരു സംഘം ആളുകൾ വരികയും ഇസ്ലാമിനു മുമ്പു തന്നെ തങ്ങളെ ക്രിസ്ത്യാനികൾ അകാരണമായി പിടികൂടി അടിമകളാക്കി വച്ചിരിക്കുകയാണ് എന്ന് പരാതി ബോധിപ്പിച്ചു. താൻ ഇതേ കുറിച്ച് അനേ്വഷിക്കുകയും വേണ്ട നടപടികൾ കെക്കൊള്ളുകയും ചെയ്യുമെന്ന് ഹദ്റത്ത് ഉമർ(റ) അവർക്ക് ഉറപ്പുകൊടുത്തു. എന്നാൽ നോക്കുക, ഇതിനു വിപരീതമായി യൂറോപ്പിൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ വരെ അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഹിജ്റ വർഷം 18ന് മദീനയിലും പ്രാന്തപ്രദേശങ്ങളിലും രൂക്ഷമായ വരൾച്ച നേരിട്ടു. മഴ പെയ്യാത്ത കാരണത്താൽ അവിടങ്ങളിലെ മണ്ണെല്ലാം കറുത്ത ചാമ്പൽ പോലായി. ഒമ്പതുമാസം ഇതേ സ്ഥിതി തുടർന്നു. ആ വർഷത്തെ ആമുർ റമാദ അഥവാ ചാരവർഷം എന്ന് പറയപ്പെട്ടു. അതേ തുടർന്ന് ഹദ്റത്ത് ഉമർ(റ) ഈജിപ്തിലെ ഗവർണറായ ഹദ്റത്ത് അംർ ബിനിൽ ആസിന് സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തെഴുതി. അപ്പോൾ ഹദ്റത്ത് അംർ ബിനിൽ ആസ് ധാന്യങ്ങൾ നിറച്ച ചാക്കുകൾ ഏറ്റിയ ആയിരം ഒട്ടകങ്ങളെ അയച്ചുകൊടുത്തു. നെയ്യും വസ്ത്രങ്ങളും അവയ്ക്കു പുറമേ ആയിരുന്നു. ഇറാഖിലെ ഗവർണറായ ഹദ്റത്ത് സഅദ്(റ) 3000 ഒട്ടകങ്ങളെ അപ്രകാരം ധാന്യങ്ങൾ ചുമടേറ്റി അയക്കുകയുണ്ടായി. അദ്ദേഹം അതിനെ ഗ്രാമങ്ങളിലേക്ക് തിരിച്ചു വിട്ടു. ആ ഒരു വിഷമഘട്ടത്തിൽ ഹദ്റത്ത് ഉമർ(റ) സ്വന്തം മേൽ നോട്ടത്തിൽ ഭക്ഷണം തയ്യാർ ചെയ്യിപ്പിക്കുകയും എല്ലാവരോടും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം തുടർച്ചയായി വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ മുസ്ലീങ്ങൾ ഒട്ടകങ്ങളെ അറുക്കുകയും അതിന്റെ പൂഞ്ഞിന്റെയും കരളിന്റെയും കഷണങ്ങൾ ഹദ്റത്ത് ഉമർ(റ)ന് മുമ്പാകെ സമർപ്പിക്കുകയും ചെയ്തു. ഇത് എവിടെ നിന്ന് കൊണ്ടുവന്നതാണെന്ന് ഹദ്റത്ത് ഉമർ(റ) അവരോട് തിരക്കി. ഇന്ന് അറവു നടത്തിയ ഒട്ടകങ്ങളുടെ ഇറച്ചിയാണെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹദ്റത്ത് ഉമർ പറഞ്ഞു നല്ല ഭാഗങ്ങൾ ഞാൻ കഴിക്കുകയും മോശം ഭാഗങ്ങൾ ജനങ്ങളെ കഴിപ്പിക്കും ചെയ്താൽ ഞാൻ എത്ര മോശമായ നേതാവായിരിക്കും? വരൾച്ചയുടെ ദിനങ്ങളിൽ അദ്ദേഹം ഇശാ നമസ്കാരത്തിന് ശേഷം രാത്രിയുടെ അന്ത്യയാമം വരെ തുടർച്ചയായി നമസ്കരിക്കുമായിരുന്നു. അതിനുശേഷം മദീനയുടെ നാലുഭാഗത്തും റോന്ത് ചുറ്റുകയും ചെയ്തിരുന്നു. അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു, അല്ലാഹുവേ എന്റെ കെകളാൽ മുഹമ്മദ്(സ)ന്റെ സമുദായത്തെ നീ നാശത്തിൽ അകപ്പെടുത്തരുതേ. ഇബ്നു താവൂസ് തന്റെ പിതാവിൽനിന്ന് നിവേദനം ചെയ്യുന്നു, ഹദ്റത്ത് ഉമർ(റ) ജനങ്ങൾ ക്ഷേമത്തിലേക്ക് തിരിച്ചു വരുന്നതുവരെ മാംസമോ നെയ്യോ കഴിച്ചിരുന്നില്ല. അയാസ് ബിൻ ഖലീഫ പറയുന്നു, വരൾച്ച നേരിട്ട വർഷം വർഷം ഹദ്റത്ത് ഉമർ(റ)ന്റെ തൊലിയുടെ നിറം കറുത്തിരുണ്ട് പോകുകയുണ്ടായി. അല്ലാഹു വരൾച്ച ഇല്ലാതാക്കി ഇല്ലെങ്കിൽ ഹദ്റത്ത് ഉമർ(റ) മുസ്ലിംകളെ കുറിച്ചുള്ള ആധി കയറി മരിച്ചുപോയേക്കാമെന്ന് ജനങ്ങൾ പറയുമായിരുന്നു. മദീനയുടെ എല്ലാ ഭാഗത്തും നാടോടികളായ അറബികൾ ആ സമയത്ത് തമ്പടിച്ചിരുന്നു. ഹദ്റത്ത് ഉമർ(റ) അവരുടെ എണ്ണം എടുത്ത് അവർക്ക് വേണ്ട ഭക്ഷണങ്ങൾ ഒരുക്കി കൊടുക്കുമായിരുന്നു. വരൾച്ച അതിരൂക്ഷമായപ്പോൾ ഒരു വ്യക്തി തിരുനബി(സ) ദുആയ്ക്ക് വേണ്ടി ശ്രദ്ധചെലുത്തുന്നതായി ഒരു സ്വപ്നത്തിൽ കണ്ടു. അങ്ങനെ ഹദ്റത്ത് ഉമർ(റ)ന്റെ നിർദേശാനുസരണം എല്ലാവരും മഴക്ക് വേണ്ടി ഇസ്തിസ്ഖാറ നമസ്കാരം അനുഷ്ഠിച്ചു. നിവേദകൻ പറയുന്നു നമസ്കരിച്ച് ഞങ്ങൾ വീട്ടിൽ എത്തുന്നതിനു മുമ്പ് മെതാനം മുഴുവൻ മഴ കാരണത്താൽ കുളമായി മാറിയിരുന്നു. മസ്ജിദുന്നബവിയിൽ ഏറ്റവുമാദ്യം ആദ്യം ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിലാണ് പരവതാനികൾ വിരിയ്ക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഹിജ്റ വർഷം 17 ന് മസ്ജിദുന്നബവിയെ വിപുലീകരിക്കുകയുണ്ടായി. അന്നേരം മിതവ്യയം മുൻനിറുത്തിക്കൊണ്ട് മസ്ജിദിനെ റസൂൽ കരീം(സ) ന്റെ അനുഗൃഹീത കാലഘട്ടത്തിലുണ്ടായ അതേ അടിത്തറയിൽ തന്നെ പടുത്തുയർത്തുകയുണ്ടായി. ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ആദ്യമായി കാനേഷുമാരി നടക്കുകയുണ്ടായി. അതുപോലെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനായി റേഷൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തുകയുമുണ്ടായി. ഇസ്ലാമിക ഭരണ സംവിധാനം പ്രവർത്തിക്കുന്നതിനെ കുറിച്ച് ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) പറയുന്നു, റസൂൽ കരീം(സ) മദീനയിൽ വന്ന ശേഷം ചെയ്ത ആദ്യത്തെ പ്രവർത്തനം അവിടെ സ്വത്തുവകകൾ ഉടമസ്ഥതയിലുള്ളവരെ നിർധനരായ മുഹാജിരിങ്ങളുമായി സാഹോദര്യബന്ധത്തിൽ ഏർപ്പെടുത്തുക എന്നതായിരുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വ സുന്ദരമായ അധ്യാപനത്തിന്റെ മകുടോദാഹരണമായിരുന്നു അത്. അതുപോലെ അദ്ദേഹം ഒരു യുദ്ധത്തിന്റെ അവസരത്തിലും എല്ലാവർക്കും തുല്യ നീതിയോടെ ഭക്ഷണം ലഭിക്കുന്ന വിധത്തിൽ റേഷൻ ഏർപ്പെടുത്തുകയുണ്ടായി. ബഹ്റെനിലെ രാജാവ് മുസ്ലിം ആയപ്പോൾ അപ്പോൾ ഹദ്റത്ത് ഉമർ(റ) അദ്ദേഹത്തോട് അദ്ദേഹത്തിന്റെ രാജ്യങ്ങളിലുള്ള കൃഷി ഭൂമി ഇല്ലാത്തവർക്ക് സ്റ്റെപ്പെന്റായി 4 ദിർഹമും വസ്ത്രങ്ങളും നല്കാനും അങ്ങനെ അവരെ പട്ടിണിയിൽ നിന്നും നഗ്നതയിൽ നിന്നും രക്ഷിക്കാനും നിർദേശിക്കുകയുണ്ടായി. തിരുനബി(സ)യുടെ മരണാനന്തരം മുസ്ലീങ്ങൾ ലോകത്തുള്ള നാനാ കോണുകളിലും ആയി വ്യാപിച്ചപ്പോൾ അവർക്ക് വേണ്ടിയുള്ള ഭക്ഷണം സംവിധാനം ഏർപ്പെടുത്തുക ദുഷ്കരമായി മാറി. ആ സമയത്ത് ഹദ്റത്ത് ഉമർ(റ) എല്ലാം മുസ്ലീങ്ങളുടെയും സെൻസസ് എടുക്കുകയും റേഷൻ സംവിധാനം ഒരുക്കുകയും ചെയ്തു. ഭൗതിക ഭരണകൂടങ്ങൾ കാനേഷുമാരി നടത്തുന്നത് ജനങ്ങളെ ബലിയാട് ആക്കാനും അവരെ പട്ടാളത്തിലേക്ക് ചേർക്കാൻ വേണ്ടിയുള്ള കണക്ക് എടുക്കാൻ വേണ്ടിയുമായിരുന്നെങ്കിൽ ഹദ്റത്ത് ഉമർ(റ) അത് ചെയ്തത് പ്രജകൾക്ക് ഭക്ഷണം എത്തിക്കുക എന്ന ഏക ഉദ്ദേശത്തോടെയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായി ഇസ്ലാമിൽ സ്വീകരിക്കപ്പെട്ട ആദ്യത്തെ വിപുലമായ സംവിധാനമായിരുന്നു അത്. ലോകത്ത് ഇത്തരം ഒരു സംവിധാനം നിലവിൽ വന്നാൽ പിന്നെ മറ്റൊരു ഒരു സംവിധാനത്തിന്റെയും ആവശ്യം നിലനില്ക്കുകയില്ല. കാരണം അങ്ങനെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക ഭരണകൂടത്തിന്റെ ബാധ്യത ആകുന്നതാണ്. സോവിയറ്റ് റഷ്യയാണ് ആദ്യമായി ദരിദ്രർക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും സംവിധാനം ഒരുക്കിയത് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ വാസ്തവത്തിൽ ഇത്തരമൊരു സമ്പദ്ഘടന ഇസ്ലാമാണ് ആദ്യമായി നടപ്പിൽ വരുത്തിയത്. ഹദ്റത്ത് ഉമർ(റ)ന്റെ കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാവരുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചു. ഇസ്ലാമിക വീക്ഷണത്തിൽ എല്ലാവരുടെയും ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. ഇപ്പോൾ ഇതര ഭരണകൂടങ്ങളും അതിനെ അനുകരിക്കുകയാണ്. അതിനായി ബീമാ പോളിസി, ഫാമിലി പെൻഷൻ തുടങ്ങിയ പലസ്കീമുകളും നടത്തിവരുന്നു. എന്നാൽ ബാല്യത്തിലും വാർദ്ധക്യത്തിലും ഒരുപോലെ ഓരോരുത്തരുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഉത്തരവാദിത്വം ഭരണകൂടത്തിനാണ് എന്ന ഒരു തത്വം ഇസ്ലാമിനു മുമ്പ് ഒരു മതവും അവതരിപ്പിച്ചിട്ടില്ല. ഹിജ്റ വർഷം 20ന് ഹദ്റത്ത് ഉമർ(റ) ഭരണകാര്യങ്ങളിൽ എളുപ്പം ഉണ്ടാക്കാനായി ഇസ്ലാമിക ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങളെ എട്ട് പ്രവിശ്യകളായി തരം തിരിച്ചു. അതു പോലെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ മജ്ലിസ് ശൂറ (കൂടിയാലോചന സമിതി)യും സ്ഥാപിതമായി. മജ്ലിസ് ശൂറയിൽ അൻസാറുകളിൽ നിന്നും മുഹാജിറുകളിൽ നിന്നുമുള്ള തലമുതിർന്ന സഹാബാക്കൾ അംഗങ്ങളായിരുന്നു. പതിവു കാര്യങ്ങളിൽ ഈ മജ്ലിസായിരുന്നു തീരുമാനങ്ങൾ കെക്കൊണ്ടിരുന്നത്. എന്നാൽ എന്തെങ്കിലും സുപ്രധാന സംഗതി ഉണ്ടെങ്കിൽ മുഹാജിറുകളുടെയും അൻസാറുകളുടെയും പൊതു സഭ കൂടുകയും അതിൽ എല്ലാവരുടെയും ഏകകണ്ഠേനയുള്ള അഭിപ്രായത്തിൽ തീരുമാനങ്ങൾ കല്പിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതുകൂടാതെ മറ്റൊരു മജ്ലിസും ഉണ്ടായിരുന്നു. അത് ദിനേനയുള്ള ഏർപ്പാടുകളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു സംഘടിച്ചിരുന്നത്. ആ സഭ എപ്പോഴും മസ്ജിദുന്നബവിയിൽ ആയിരുന്നു ചേർന്നിരുന്നത്. എന്നാൽ അതിൽ മുഹാജിറുകളായ സഹാബാക്കൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. സംസ്ഥാനങ്ങളിലെയും ജില്ലകളിലുമുള്ള അധികാരികൾ മിക്കപ്പോഴും പ്രജകളുടെ ഇഷ്ടാനുസരണം ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ചിലപ്പോൾ അതിനായി പ്രത്യേ‌കം തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു. ഹദ്റത്ത് ഉമർ(റ) ഭാരവാഹികളോട് ഉപദേശിച്ചിരുന്നത്, നിങ്ങളെ ജനങ്ങളുടെ ഇമാം ആയാണ് അയക്കുന്നത് അവർ നിങ്ങളെ പിന്തുടരുന്നവരായിതീരണം എന്നായിരുന്നു. നിങ്ങൾ അവരുടെ അവകാശങ്ങൾ അവർക്ക് വകവെച്ചു കൊടുക്കണം അവരെ മർദിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നവരാകരുത്. ആരെയും അനാവശ്യമായി പുകഴ്ത്തരുത്. അത് ഫിത്നക്ക് വഴിവയ്ക്കും. അതുപോലെ അദ്ദേഹം ഗവർണർമാരിൽ നിന്നും ഇപ്രകാരം പ്രതിജ്ഞ എടുത്തിരുന്നു. അതായത് അവർ തുർക്കി കുതിരകളിൽ സവാരി ചെയ്യില്ല. നേരിയ വസ്ത്രങ്ങൾ ധരിക്കില്ല. അരിച്ച നേർത്ത ആട്ട കഴിക്കില്ല. തങ്ങളുടെ വാതിൽക്കൽ കാവൽ ഭടന്മാരെ വയ്ക്കില്ല എന്നൊക്കെ. അതുപോലെ ഗവർണർമാരുടെ സ്വത്തുവകകൾ പരിശോധിക്കുകയും അതിൽ വർദ്ധനവ് തെളിയുന്ന പക്ഷം അവരെ വിചാരണ ചെയ്യുകയും ചെയ്തിരുന്നു. ഹദ്റത്ത് ഉമർ(റ) ഇറാഖും സിറിയയും കീഴടക്കിയ ശേഷം ഭൂനികുതി സമ്പ്രദായത്തെ കൂടുതൽ കൃത്യമാക്കി. രാജാക്കന്മാർ പൊതു ജനങ്ങളിൽ നിന്നും ബലപ്രയോഗത്താൽ കരസ്ഥമാക്കി തങ്ങളുടെ അമീർമാർക്കും ദർബാറികൾക്കും നല്കിയ ഭൂമി അവർക്ക് തിരിച്ച് ഏല്പിച്ചു. അങ്ങനെ അദ്ദേഹം ആദായ നികുതി പിരിക്കുന്ന കാര്യങ്ങൾ വ്യവസ്ഥാപിതമാക്കുകയും വളരെ മയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അതുപോലെ അദ്ദേഹം ദിമ്മികളായ പ്രജകളുടെ അഭിപ്രായങ്ങൾ ആരായുകയും അവരുടെ നിർദേശങ്ങളെ മാനിക്കുകയും ചെയ്തിരുന്നു. ഹദ്റത്ത് ഉമർ(റ)നെ കുറിച്ചുള്ള പരാമർശം ഇനിയും തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് ഒരു പുതിയ വെബ്സെറ്റ് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചു. Ahmadipedia.org എന്ന വെബ്സെറ്റ് കേന്ദ്ര ആർക്കെവ് വകുപ്പും റിസർച്ച് സെന്ററും കൂടിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു സെർച്ച് എഞ്ചിന്റെ രീതിയിലാണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ ജമാഅത്തിന്റെ ഗ്രന്ഥങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, വിശ്വാസാദർശങ്ങൾ, കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടെന്റുകൾ സെർച്ച് ചെയ്യാവുന്നതാണ്. ഓരോ എൻട്രിയിലും ബന്ധപ്പെട്ട വെബ്സെറ്റുകളുടെയും വീഡിയോസ്, ജമാഅത്തിലെ പത്രമാസികകളിലുള്ള ലേഖനങ്ങൾ എന്നിവയുടെ ലിങ്കുകൾ ലഭ്യമാകുന്നതാണ്. ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന ജമാഅത്ത് അംഗങ്ങളുടെ കയ്യിലും ഒരുപാട് പ്രയോജനപ്രദമായ അറിവുകൾ ഇതുവരെ റെക്കോർഡ് ചെയ്യപ്പെടാത്തതായി ഉണ്ടാകാം. ഈ വെബ്സെറ്റിൽ ഒരു കോൺട്രിബ്യൂഷൻ ഓപ്ഷൻ ഉണ്ട്. അതുവഴി ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ ഇൻഫോർമേഷനുകൾ, പ്രമാണങ്ങൾ, രേഖകൾ എന്നിവ സമർപ്പിക്കാവുന്നതാണ്. ഇങ്ങനെ കോൺട്രിബ്യൂട്ട് ചെയ്യുന്ന മാറ്ററുകൾ ആധികാരികത ഉറപ്പു വരുത്തിയശേഷം ഇതിൽ ഉൾക്കൊള്ളിക്കന്നതാണ്. ഈ വെബ്സെറ്റിന്റെ സാങ്കേതിക ഘട്ടങ്ങൾ കേന്ദ്ര ഐ.ടി ഡിപ്പാർട്ട്മെന്റിലെ പെർമെനൻറ് സ്റ്റാഫുകൾ അതുപോലെ വളണ്ടിയർമാർ എന്നിവർ ചേർന്നാണ് നല്ല നിലയിൽ പൂർത്തിയാക്കിയിരിക്കുന്നത്. അതുപോലെ പോലെ മാറ്ററുകൾ തയ്യാറാക്കുക, സ്രാതസ്സുകൾ ശേഖരിക്കുക, വിവർത്തനങ്ങൾ തയ്യാറാക്കി അപ്ലോഡ് ചെയ്യുക തുടങ്ങി എല്ലാ കാര്യങ്ങളും നിങ്ങളും ആർക്കെവ് ഡിപ്പാർട്ട്മെന്റ് മുറബ്ബിമാരും വളണ്ടിയർമാരും വളരെ കഠിനാധ്വാനം നടത്തിയാണ് ചെയ്തിരിക്കുന്നത്. അല്ലാഹു അവർക്ക് എല്ലാവർക്കും തക്കതായ പ്രതിഫലം നല്കുമാറാകട്ടെ. ഹുസൂർ തിരുമനസ്സ് പറഞ്ഞു, ജുമുഅ നമസ്കാരത്തിന് ശേഷം ഇൻശാ അല്ലാഹ് ഞാൻ ഈ വെബ്സെറ്റ് ലോഞ്ച് ചെയ്യുന്നതായിരിക്കും.
വേഡ്‌സ്‌വർത്തിന്റെയും ബ്ലേക്കിന്റെയും കോളറിഡ്ജിന്റെയും പിന്മുറക്കാ രായി വന്ന പ്രതിഭാധനരായ ഇംഗ്ലീഷ് കാൽപ്പനിക കവികളിൽ ഒരാളാണ് കീറ്റ്‌സ് (John Keats (31 October 1795 – 23 February 1821)) . പി ബി ഷെല്ലിയും ബൈറനുമാണ് ഈ കാലഘട്ടത്തിലെ സമശീര്ഷരായ മറ്റു രണ്ട് പ്രധാന കവികൾ. ഇടിമിന്നലായസ്തമിച്ച കാവ്യപ്രതിഭ. ഭാവഗീതങ്ങളിൽ/അർച്ചനാ കാവ്യങ്ങളിൽ (odes) അദ്ദേഹം അസാമാന്യ മികവ് കാട്ടി. പാരമ്പര്യമായി കിട്ടിയ ക്ഷയരോഗമാണ് ഇരുപത്താറാം വയസ്സിൽ ആ ജീവനെടുത്തത്. പലരുടെയും കാര്യത്തിലെന്ന പോലെ മരണശേഷമാണ് കീറ്റ്‌സിനെ ലോകം കൂടുതൽ അംഗീകരിച്ചത്. (മരിക്കുമ്പോൾ മാത്രം അംഗീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. ചാവിന് ബന്ധുത്വമേറുമല്ലോ എന്ന് കടമ്മനിട്ട). ക്ലാസ്സിക്കൽ കാലത്തിന്റെ ഉറപ്പുകൾ ഇല്ലാതാകുന്ന കാലഘട്ടമായിരുന്നല്ലോ അത്. സൗന്ദര്യം സത്യമാണെന്നും സത്യം സൗന്ദര്യമാണെന്നും കീറ്റ്‌സ് വിശ്വസിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വലിയ തത്വചിന്തകളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിന്നു. ഭാവനയെന്ന സത്യത്തേയും ഹൃദയ വികാരങ്ങളുടെ പരിശുദ്ധിയേയും കുറിച്ചല്ലാതെ കൂടുതലൊന്നും തനിക്കറിയില്ലെന്ന് പറഞ്ഞ കീറ്റ്സ് സൗന്ദര്യാന്വേഷണം ഉപാസനയാക്കി മാറ്റി. കീറ്റ്സ് ഇന്ദ്രിയാനുഭൂതി കളുടെ കവിയായിരുന്നു.He was a poet of senses,beauty and colour. കീറ്റ്സിന്റെ കാഴ്ചപ്പാടിൽ കഴമ്പുണ്ട് എന്ന് കാണാൻ വിഷമമില്ല. ശുദ്ധസൗ ന്ദര്യം കൊണ്ട് എന്താണ് കാര്യം എന്ന് ചോദിക്കുന്നവർ ഉണ്ടാകും. പക്ഷേ, 1970 ലെ ബ്രസീലിയൻ ഫുട്‌ബോൾ ടീമിനെ അറിയുന്നവർ അത്തരം ഒരു ചോദ്യം ഉന്നയിക്കാൻ ഇടയില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീം ആയി, ഫുട്‌ബോൾ, ക്രിക്കറ്റ് തുടങ്ങിയ എല്ലാ ഉൾപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പിൽ ഒന്നാമതെ ത്തിയത് ഈ ലോകകപ്പ് ജയിച്ച ബ്രസീൽ ടീം ആയിരുന്നു. പിന്നീട് വിജയം മാത്രം ലക്ഷ്യമാക്കുന്ന തത്വശാസ്ത്രങ്ങൾക്ക് മുൻകൈ ലഭിച്ചപ്പോൾ ഇതെല്ലാം അവഗണിക്കപ്പെട്ടു. ഇന്ദ്രിയങ്ങളിലൂടെ പ്രകൃതിയെ അറിയാനാണ് കവി ശ്രമിച്ചത് (Keats was a poet of senses). അതാകട്ടെ ഭാവതീവ്രമായിരുന്നു. സുഗന്ധമാർന്ന പൂക്കൾ, സംഗീത സാന്ദ്രമായ അരുവികൾ,വർണാഭമായ ശരത്കാലം … ഇതെല്ലാം അദ്ദേഹത്തെ പ്രചോദിപ്പിച്ചു. സമഗ്രവും കൃത്യവുമായ കാര്യങ്ങളോട് ആയിരുന്നു കവിക്ക് പ്രിയം. ജീവിതത്തിന്റെ ചടപ്പിൽ നിന്ന് കവിതയുടെ ചിറകിലേറി കീറ്റ്സ് പറന്നുയർന്നു. ഇത് രക്ഷപ്പെടലാണെന്ന ക്രൂരമായ വിമർശനങ്ങൾ ഉയർ ന്നിരുന്നു. പ്രകൃതി നശിക്കുമെന്നും കല അനശ്വരമാണെന്നുമായിരുന്നു കീറ്റ്‌സിന്റെ പക്ഷം. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രകൃതിയിലേക്ക് നോക്കുമ്പോൾ അല്ലെങ്കിൽ അതിനെ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യന്റെ വികാരങ്ങളെയാണ് കാല്പനിക പ്രസ്ഥാനം കവിതയായി ആവിഷ്കരിച്ചത്. അല്ലാതെ വെറും പൂവും പൂമ്പാറ്റയുമല്ല ആ കവിതകളിൽ. ഒരു ചെടിയിൽ ഇല പൊടിച്ച് വരുന്ന പോലെ, മൊട്ടിടുന്ന പോലെ, പൂ വിരിയുന്ന പോലെ സ്വാഭാവികമായി വരുന്നതാണ് കവിത എന്ന് കീറ്റ്‌സും കൂട്ടരും പറഞ്ഞു. കാല്പനികരിലെ കാല്പനികനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. കവികൾക്ക് അല്ലെങ്കിൽ കലാകാരന്മാർക്ക് നെഗറ്റീവ്‌ കേപ്പബിലിറ്റി(Negative Capability) ഉണ്ടെന്ന ഒരു നിരീക്ഷണം കീറ്റ്സ് മുന്നോട്ട് വെക്കുന്നു.സ്വയം നിഷേധിക്കാനും വിവിധ കഥാപാത്രങ്ങളിലേക്ക് കൂട് മാറാനും ഉള്ള കഴിവാണിത്. വർഷങ്ങൾക്ക് മുമ്പ് തിരൂരിൽ നടന്ന നാടക മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് മന്ദബുദ്ധികൾ അവതരിപ്പിച്ച ഒരു നാടകമായിരുന്നു. എം.ടി ഉൾപ്പെടെയുള്ളവർ ആയിരുന്നു അന്ന് വിധികർത്താക്കൾ. ഇതിന്റെ കാരണം, വിജയൻ മാഷ് നിരീക്ഷിച്ച പോലെ അവർക്ക് ജാടയില്ലാത്തതിനാൽ സ്വയം നിഷേധിച്ച് മറ്റൊരാളായ് മാറാൻ കഴിയുന്നു എന്നതാകാം. കീറ്റ്‌സിന്റെ കല്പനകൾ പലകുറി മിനുക്കി മിനുക്കി എടുത്തതാണ്. വ്യക്തിപരമായ ദു:ഖങ്ങളുടെ പ്രതിഫലനങ്ങളും ആ കവിതകളിൽ കാണാം. കവിയുടെ ജീവിതം അറിയണോ എന്നത് നിരൂപണത്തിലെ പ്രധാന ചോദ്യമാണ്. ഉദാഹരണത്തിന് തരളഹൃദയനായ കീറ്റ്‌സിന് സഹിക്കാൻ കഴിയാത്ത പരുക്കൻ വിമർശനങ്ങൾ അദ്ദേഹത്തെ കുറിച്ച് ഉയർന്നിരുന്നു. റൊമാന്റിക് കവികളെ യൂണിവേഴ്‌സിറ്റിയിൽ വിട്ട് പഠിപ്പിക്കണമെന്നാക്ഷേ പിച്ചവർ ഉണ്ടല്ലോ. രാപ്പാടിയുടെ പാട്ട് അതിജീവിക്കുന്നത് ചവിട്ടിയരച്ച് മുന്നേറുന്ന കാലത്തെ തന്നെയാണ്. ആർദ്രതയെ കല്ലാക്കി തീർക്കുന്ന ഈ ലോകത്ത് നിന്ന് അവളുടെ പാട്ട് കേട്ട് വിടപറയാൻ കഴിഞ്ഞെങ്കിൽ. തന്റെയും വീട്ടുകാരുടെയും ജീവിതം കാർന്നെടുത്ത രോഗത്തെ കുറിച്ചുള്ള സൂചനകളും ഇതിലുണ്ട്. മരിക്കാൻ നല്ല നിമിഷം ഇതാണെന്ന് കവിക്ക് തോന്നി.അനർഘ നിമിഷം! ഇതേ പേരിൽ ബഷീറിന്റെ ഒരു കഥയുണ്ട്. “നീയും ഞാനും എന്നതിൽ നിന്ന് നീ മാത്രമാകാൻ പോവുകയാണ്” . ഒരുപക്ഷേ ഇതിനേക്കാൾ നല്ല നിമിഷമുണ്ടെന്ന് ചങ്ങമ്പുഴ എഴുതി,”അത്യനർഘമാം നിമിഷത്തിലുത്തമേ നീ മരിക്കണം”. സുഹൃത്തായ ചാൾസ് ഡൗണിന്റെ ഹാംസ്റ്റഡിലെ വീട്ടിലാണ് ഈ കവിതയുടെ പിറവി. 1819 ലെ വസന്തത്തിൽ രാപ്പാടിയുടെ പാട്ട് കേട്ട സന്തോഷത്തിൽ മരച്ചോട്ടിൽ എത്തി ചുരുട്ടിപ്പിടിച്ച തുണ്ട് കടലാസിൽ അദ്ദേഹം കവിത കുത്തിക്കുറിച്ചു എന്നാണ് കഥ. കവിതയിൽ വൈകുന്നേരമാണ് ചിത്രീകരിച്ചതെതെങ്കിലും ഈ സംഭവം നടന്നത് രാവിലെയാണ് എന്നത് കൗതുകകരമാണ്. പക്ഷിയുടെ പാട്ട് നേരത്തെ തന്നെ കീറ്റ്സ് ആസ്വദിച്ചിരുന്നു എന്ന് പറയുന്നവരുമുണ്ട്. അതേതായാലും ഈ ഓഡിനെ പോലെ സുന്ദരമായ മറ്റൊന്ന് ഇംഗ്ലീഷിൽ കാണാൻ ബുദ്ധിമുട്ടാണ്. രാപ്പാടിയെ പോലെ അനശ്വര കവിയായി കീറ്റ്സും മാറുകയായിരുന്നു. അനശ്വരമെന്ന് ഇവിടെ പറയാൻ കാരണമുണ്ട്. മഹാകാവ്യം എഴുതി പേരെടുക്കണമെന്നായിരുന്നു കീറ്റ്സും കരുതിയത്. അങ്ങനെ ഒന്ന് എഴുതാതെ മഹാകവി ആയ ആളാണ് ആശാൻ. പുതുകവികൾ മഹാകവികളാകാൻ വ്രതം എടുക്കുന്നില്ല എന്നത് കവികളെ സംബന്ധിച്ച് മാത്രമല്ല; ശിഥിലമാകുന്ന കാലത്തെ കുറിച്ച് കൂടിയുള്ള ഒരു പ്രസ്താവനയാണ്. എന്നാൽ രോഗം വഷളാക്കിയപ്പോൾ മഹാകാവ്യമെഴുതാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും പകരം ചെറിയ കൃതികൾ എഴുതാൻ തീരുമാനിക്കു കയും ഹൈപ്പീരിയോണുൾപ്പെടെയുള്ള കൃതികൾ 1819ൽ എഴുതുകയും അത് കവിതയെ സംബന്ധിച്ച് അത്ഭുതങ്ങളുടെ വർഷം ആകുകയും ’21ൽ അദ്ദേഹം മരിക്കുകയും ചെയ്തു. ഹെംലോക്കാണോ മദ്യമാണോ താൻ കുടിച്ചത് എന്നുറപ്പില്ലെങ്കിലും രാപ്പാടീ നിന്റെ പാട്ട് എത്ര മനോഹരമാണ്, നീയൊരു വനദേവത തന്നെയാകണം. ഈ പാട്ടിന്റെ ആഹ്ളാദത്തിൽ അസൂയയല്ല, അത് പങ്കിടാൻ കഴിഞ്ഞ സന്തോഷമാണ് വൈതരണിയിൽ ഉഴറുമ്പോലെ തോന്നുമ്പോഴും തനിക്കുള്ളത് എന്ന് കീറ്റ്സ് എഴുതി. ആദ്യഘട്ടത്തിൽ തന്നെ ഗ്രീക്ക് മിത്തോളജിയുമായ് കീറ്റ്സിനുള്ള പരിചയം വ്യക്തമാണ്. സോക്രട്ടീസ് നിർഭയം വാങ്ങിക്കുടിക്കുന്ന കൊടും വിഷമാണല്ലോ ഹെംലോക്ക്. നാടൻ പാട്ടിലേക്കും പൂക്കളിലേക്കും നൃത്തത്തിലേക്കും ഒന്നാന്തരം മദ്യത്തിലേക്കും കവിയുടെ ഓർമകൾ കടന്ന് ചെല്ലുന്നു. പവിഴക്കുമിളകൾ ചിമ്മി**, തിളങ്ങിച്ചുവന്ന ബീക്കറിന്റെ ചോരിവായ് നുകർന്ന രുചിയെല്ലാം മറന്ന് രാപ്പാടിയുടെ പാട്ടിൽ അലിയാൻ കഴിഞ്ഞെങ്കിൽ എന്ന് കവി ആശിക്കുന്നു. അല്ലെങ്കിൽത്തന്നെ ഇവിടുത്തെ കാര്യങ്ങളും മറ്റും നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം. ജ്വരവും ക്ഷീണവും മരണവും ഒക്കെ ഇലച്ചാർത്തിൽ ഇരിക്കുന്ന നീ എങ്ങനെ അറിയാനാണ്? മിന്നലിനെ കടക്കണ്ണിൽ ഒളിപ്പിക്കാൻ കഴിയാത്ത സൗന്ദര്യവും തപിക്കാൻ കഴിയാത്ത പുത്തൻ പ്രേമവും ഒക്കെയായ് മരണം കാത്ത് കഴിയുക തന്നെ. വിവാഹം കഴിച്ചാൽ സൗന്ദര്യം കാമുകിക്ക് കവർന്ന് പോകും എന്നൊരു ധാരണ കീറ്റ്സ് പങ്ക് വെച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞതിന്റെ അപകർഷതയും അദ്ദേഹം വെച്ച് പുലർത്തി. ഫാനി ബ്രൗണിനോടുള്ള പ്രണയത്തിന് ജീവൻ തന്നെ എടുത്ത ക്ഷയരോഗം വിഘാതമായ്. ചുമച്ച് തുപ്പിയ ചോരയിൽ മരണത്തിന്റെ വാറണ്ട് കീറ്റ്സ് കണ്ടു. (ചങ്ങമ്പുഴയുടെ മരണം ഇവിടെ ഓർക്കാം) സൗരഭ്യമായ്, വള്ളിപ്പടർപ്പുകളായ്, നീലപ്പൂക്കളുടെ ശോഭയായ് എല്ലാം ഞാൻ നിന്റെ കാൽക്കൽ കാണാതെ കാണുന്നുണ്ട്. കാഴ്‌ചയെ കാതിൽ നിന്ന് ഒഴിവാക്കിയാൽ പാട്ട് നന്നായ് ആസ്വദിക്കാൻ കഴിയും. അത് കൊണ്ട് ഇരുട്ടത്ത് പാട്ട് കേൾക്കണം എന്ന് പറയാറുണ്ട്. കേട്ട പാട്ടുകൾ മധുരമാണെങ്കിൽ കേൾക്കാത്തവ അതിമധുരമത്രെ. നിന്റെ ഈ പാട്ട് ഗ്രാമീണനും രാജാവിനും ഒരുപോലെ ആനന്ദദായകമാണ്. ഇത് തന്നെയാണ് നിസ്വയായ റൂത്തിന്റെ കണ്ണ് നനയിക്കുന്നതും കടലിലെ മാന്ത്രികപ്പൂട്ട് തുറക്കുന്നതും. വാസ്തവത്തിൽ ബിബ്ലിക്കൽ റഫറൻസ് കീറ്റ്‌സിന്റെ സങ്കൽപ്പമാണ്. എന്നാൽ ആർക്കും പെട്ടെന്നത് തോന്നില്ല. ഭാവനയെ യാഥാർത്ഥ്യം ആക്കാനുള്ള റൊമാന്റിക് എബിലിറ്റിയാണിത് കാണിക്കുന്നത്. പുൽമേടും കുന്നും താഴ്‌വരയും കടന്ന് നിന്റെ സംഗീതം മായുകയാണ്. താൻ കണ്ടത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. കുറഞ്ഞ വാക്കുകളിൽ ഇത്രയും മനോഹരമായ കവിത അനുഭവവേദ്യമാക്കിയത് കൊണ്ട് തന്നെയാണ് കീറ്റ്‌സിനെ സാക്ഷാൽ ഷെയ്ക്സ്പിയറോട് ചിലർ താരതമ്യപ്പെടുത്തുന്നത്. കീറ്റ്സ് മരിച്ചപ്പോൾ ഷെല്ലി പറഞ്ഞത് മരണമാണ് ഇല്ലാതായത് എന്നാണ്, Death of death. മരണത്തിനും മരണമെന്നൊന്നില്ലേ?
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച ആന്റോണിയോ ജര്‍മ്മന്‍ വീണ്ടും കേരള മണ്ണിലേക്ക്. ഗോകുലം കേരള എഫ്‍സിയിലൂടെ വീണ്ടും താന്‍ കേരളത്തിലേക്ക് എത്തുന്നു എന്ന് തന്റെ ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ വ്യക്തമാക്കിയത്. കഴിഞ്ഞാഴ്ച് ട്വിറ്ററില്‍ ഈ ആഴ്ച വലിയൊരു പ്രഖ്യാപനമുണ്ടാകുമെന്ന് താരം അറിയിച്ചിരുന്നു. https://twitter.com/ATGerman26/status/992731623761285120 ഗോകുലത്തിലേക്ക് വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ സീസണില്‍ പുതിയ ഗോളുകള്‍ എന്നും താരം ട്വിറ്ററില്‍ കുറിയ്ക്കുകയായിരുന്നു. But also once a blaster always a blaster and I will be in Kerala too so will be good to see all the fans again! — Antonio german (@ATGerman26) May 5, 2018 ഉടനെ കേരളത്തിലേക്ക് എത്തുമെന്നും ബ്ലാസ്റ്റേഴ്സിന്റെയും തന്റെ എല്ലാം ആരാധകരെയും ഉടനെ കാണാനെത്തുമെന്നും താരം അറിയിച്ചു.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ത്യാഗനിര്‍ഭരമായ ഏകദൈവ വിശ്വാസത്തിന്റെ പരംപൊരുള്‍ ലാളിത്യമാര്‍ന്ന കര്‍മങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കര്‍മമാണ് പരിശുദ്ധ ഹജ്ജ്. അടിമയുടെ മനസ്സിന്റെയും ആത്മാവിന്റെയും വിമലീകരണത്തിന് പ്രപഞ്ചനാഥന്‍ മുന്നോട്ടുവെച്ച ആസൂത്രിതമായ ഒരാരാധനാക്രമം! ആകര്‍ഷകമായ ഇഹലോക വ്യാപാരങ്ങളില്‍ മുഴുകിയ മനുഷ്യ പ്രകൃതിയെ ആത്മീയതയുടെ ഉദാത്തമായ മേഖലകളിലേക്ക് പടിപടിയായി ഉയര്‍ത്താന്‍ ഉതകുന്നതാണ് ഹജ്ജിന്റെ ഓരോ കര്‍മങ്ങളും. ഇത് ഹജ്ജ് കര്‍മത്തിനു പുറപ്പെടുന്നതു മുതല്‍ തന്നെ ഓരോ ഹാജിയും പരിശീലിക്കുന്നു. ഇടപഴകിയവരോട് യാത്ര ചോദിക്കുന്ന രീതിയിലൂടെ ഓരോ ഹാജിയും പ്രകടിപ്പിക്കുന്നത് മരണത്തിലേക്ക് അടുക്കുന്ന ഒരാത്മാവിന്റെ മുന്‍കരുതലാണ്. തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും മാപ്പു ചോദിക്കുന്നതിലൂടെയും സാമ്പത്തിക ഇടപാടുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിലൂടെയും തന്റെ അകം ശുദ്ധീകരിക്കാനുള്ള അഭിവാഞ്ഛയാണ് പ്രകടിപ്പിക്കുന്നത്. വര്‍ഷങ്ങളായി വെറുപ്പിലും വാശിയിലും വൈരാഗ്യത്തിലും പുറംതിരിഞ്ഞുനില്‍ക്കുന്ന കുടുംബാംഗങ്ങളോടും അയല്‍വാസികളോടും നേരില്‍ കണ്ടു ക്ഷമ ചോദിക്കാന്‍ ആ മനസ്സ് പാകപ്പെടുന്നു. അതോടൊപ്പം അതുവരെ ദുര്‍വാശിയോടെ കാത്തുസൂക്ഷിച്ചിരുന്ന ദുരഭിമാനത്തിന്റെ കോട്ടകള്‍ തകര്‍ന്നുവീഴുന്നു. കളങ്കമേശാത്ത ആത്മാര്‍ഥതയുടെ ദന്തഗോപുരങ്ങള്‍ അകത്തളങ്ങളില്‍ പടുത്തുയര്‍ത്താന്‍ ഇതു കാരണമാകുന്നു. യാത്രയിലുടനീളം ഹാജിമാര്‍ പ്രകടിപ്പിക്കുന്ന ക്ഷമയും സഹായമനഃസ്ഥിതിയും അനിതരസാധാരണമാണ്. തന്റെ സൗകര്യത്തേക്കാളും സഹയാത്രികന്റെ സൗകര്യത്തിനും സുഖത്തിനും മുന്‍ഗണന കൊടുക്കാനാണ് ഓരോ ഹാജിയും ശ്രമിക്കുന്നത്. ഇത് വിനയാന്വിതനായ ഒരടിമ മനസ്സ് പാകപ്പെടുത്തുന്നതിന്റെ നിദര്‍ശനമാണ്. ഇതുതന്നെയാണ് ആദ്യം പരിശുദ്ധ കഅ്ബ കാണുന്ന ഹാജിയുടെ ഹൃദയത്തിലുണ്ടാകുന്ന വിവരണാതീതമായ വികാരവേലിയേറ്റവും അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും സാക്ഷ്യം വഹിക്കുന്നതും. കഅ്ബയുടെ ചരിത്രപശ്ചാത്തലവും ഇബ്രാഹീം പ്രവാചകന്റെ ത്യാഗോജ്ജ്വല ജീവിതവും അയാളുടെ ആത്മാവിനെ മുമ്പ് സ്പര്‍ശിച്ചിട്ടുണ്ടാകണമെന്നില്ല. എങ്കിലും ഇക്കാലമത്രയും സ്രഷ്ടാവിനെ പ്രണമിക്കുമ്പോള്‍ അവന്‍ ഏതൊരു ലക്ഷ്യത്തിലേക്കു മുഖം തിരിച്ചുവോ ആ പ്രതീകാത്മകമായ ലക്ഷ്യം നേരില്‍ കാണുമ്പോഴുണ്ടാകുന്ന ആത്മസായൂജ്യത്തിന്റെ പ്രതികരണവും പ്രതീകവുമായി ആ മിഴിനീര്‍ മുത്തുകളെ കണക്കാക്കാം. ലക്ഷങ്ങള്‍ സമ്മേളിക്കുന്ന സമാനതകളില്ലാത്ത ആ ഒത്തുചേരലില്‍ ഹാജിയുടെ മനസ്സില്‍ ഉയര്‍ന്നുവരുന്നത് മാനവിക സാഹോദര്യത്തിന്റെ പുത്തന്‍ നാമ്പുകളാണ്. അതുവരെ ജീവിച്ച ചുറ്റുപാടുകളില്‍ കണ്ടിരുന്ന തന്റെ ഭാഷ സംസാരിക്കുന്ന, തന്റെ സംസ്‌കാരവും ശീലങ്ങളുമുള്ള ബന്ധുക്കളില്‍ നിന്നും സ്‌നേഹിതരില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമാണ് ഈ ഒത്തുചേരലില്‍ കാണുന്നത്. സംസ്‌കാരത്തിലും സംസാരത്തിലും ആകാരത്തിലും വൈവിധ്യമുള്ള വ്യത്യസ്ത രാജ്യക്കാരെയാണ് കാണുന്നത്. സ്വസഹോദരന്‍മാരെപ്പോലെ പെരുമാറുന്ന, എപ്പോഴും സഹായമനഃസ്ഥിതി പ്രകടിപ്പിക്കുന്ന ദൂരദേശങ്ങളില്‍ നിന്നെത്തിയ ഈ ഹാജിമാര്‍ ധരിച്ചിരിക്കുന്നത് ഒരേ വസ്ത്രം! ഉരുവിടുന്നത് തനിക്ക് പരിചയമുള്ള ഒരേ പ്രാര്‍ഥനാവചനങ്ങള്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക, ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്ക വല്‍ മുല്‍ക്ക് ലാ ശരീക്ക ലക്ക. അതിരുകളില്ലാത്ത ഏകമാനവികതയുടെ വികാരവിളംബരം ഓരോ ഹാജിയുടെയും ആത്മാവിലേക്ക് അങ്കുരിപ്പിക്കുന്ന കാഴ്ചകളാണ് ഹറമുകളിലും മതാഫിലും മിനായിലും മുസ്ദലിഫയിലും അറഫയിലും അനുഭവവേദ്യമാകുന്നത്. പുണ്യനഗരങ്ങളുടെ അതിര്‍ത്തികളില്‍ കാണുന്ന സ്വാഗതകമാനങ്ങള്‍ കുറച്ചൊന്നുമല്ല ഓരോ ഹാജിയുടെയും മനസ്സിനെ വികാരതരളിതമാക്കുന്നത്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് സ്വാഗതമോതുന്ന പ്രസ്തുത കമാനങ്ങള്‍ ആത്മാഭിമാനത്തിന്റെയും അഭിമാനബോധത്തിന്റെയും വാതായനങ്ങളായി ഓരോ ഹാജിയുടെയും ഹൃദയത്തിലേക്ക് തുറക്കുകയാണ്. ജഗന്നിയന്താവായ പടച്ച തമ്പുരാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ആദരണീയനായ അതിഥിയാണ് ഞാനും എന്ന ചിന്ത അവന്റെ മനസ്സിനെ ഭക്തിനിര്‍ഭരമാക്കുന്നു. ഉള്ളവനും ഇല്ലാത്തവനും, അടിമയും ഉടമയും, കറുത്തവനും വെളുത്തവനും, രാജാവും പ്രജയും, വലിയവനും ചെറിയവനും എല്ലാം ഒരേ വസ്ത്രമണിഞ്ഞ, ഒരേ പരിഗണന മാത്രം ലഭിക്കുന്ന രാജാധിരാജന്റെ അതിഥികള്‍! പ്രപഞ്ചനാഥന്റെ തിരുസാന്നിധ്യം അനുഭവവേദ്യമാകുന്ന ആ അന്തരീക്ഷം. തന്റെ കാണിക്കകളും പരിദേവനങ്ങളും പ്രാര്‍ഥനകളും സമര്‍പ്പിക്കാമെന്ന ബോധം മുമ്പൊന്നുമില്ലാത്തവിധം യാഥാര്‍ഥ്യമാകുന്ന സാഹചര്യം. ഹറം ശരീഫും ഹജറുല്‍ അസ്‌വദും മതാഫും ഇബ്രാഹീം മഖാമും കാണുന്ന ഓരോ ഹാജിയുടെയും മനോമുകുരത്തില്‍ അവയുടെ പുഷ്‌കലമായ ചരിത്രപശ്ചാത്തലങ്ങള്‍ തെളിവാര്‍ന്ന രൂപത്തില്‍ മിന്നിമറിയും. ലക്ഷത്തില്‍പരം പ്രവാചകന്മാരുടെയും ലക്ഷോപലക്ഷം സലഫുസ്സാലിഹീങ്ങളുടെയും പാദസ്പര്‍ശമേറ്റ് പുളകിതമായ മതാഫിലാണ് തന്റെ കാലടികളും പതിക്കുന്നത് എന്ന ചിന്ത ഹാജിയുടെ മനസ്സ് ഭക്തിനിര്‍ഭരമാക്കും. മുല്‍തസമില്‍ തന്റെ ഹൃദയഭാരം നാഥന്റെ മുന്നില്‍ സമര്‍പ്പിക്കുമ്പോഴും മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ അവനു സാഷ്ടാംഗം പ്രണമിക്കുമ്പോഴും പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ആത്മാവിലേക്ക് ഓരോ ഹാജിയും അടുക്കുകയായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു മാതാവ് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ഓര്‍മിപ്പിക്കുന്ന ‘സഫ’യും ‘മര്‍വ’യും ഒരു വന്ദ്യവയോധികനായ പിതാവിന്റെ തുല്യതയില്ലാത്ത ആത്മസമര്‍പ്പണത്തിന് തിരുസാക്ഷ്യം വഹിച്ച മിനാ ഭൂപ്രദേശവും കടന്ന് അറഫയിലെ മനുഷ്യ മഹാസാഗരത്തിലേക്കെത്തുന്ന ഹാജിയുടെ മനസ്സും ആത്മാവും മഹിതമായ ആത്മശുദ്ധീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തും, തീര്‍ച്ച. ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവരുന്ന പ്രപഞ്ചനാഥന്റെ തിരുസാന്നിധ്യം തരളിതമാക്കാത്ത ഹൃദയങ്ങളോ സജലങ്ങളാക്കാത്ത കണ്ണുകളോ വിമലീകരിക്കപ്പെടാത്ത മനസ്സുകളോ ഉണ്ടാകില്ല.
കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
രാമന്‍ തുടര്‍ന്നു: ബാല്യം കടന്ന് മനുഷ്യന്‍ യൗവനത്തില്‍ എത്തുന്നു. എന്നാല്‍ അവന്റെ നിര്‍ഭാഗ്യത്തെ അവന്‌ പിരിയാനാവുന്നില്ല. യൗവനാവസ്ഥയില്‍ അവന്‍ പലേവിധ മാനസിക വ്യതിയാനങ്ങള്‍ക്കും വിധേയനായി ദുരിതങ്ങളില്‍ നിന്നും കൂടിയ ദുരിതങ്ങളിലേയ്ക്ക്‌ നീങ്ങുന്നു. അവന്‍ വിവേകബുദ്ധി ഉപേക്ഷിച്ച്‌ തന്റെ ഹൃദയത്തില്‍ നിവസിക്കുന്ന കാമം എന്ന പിശാചിനെ ആലിംഗനം ചെയ്യുന്നു. അവനില്‍ ആശകളും ആശങ്കകളും നിറയുന്നു. യൗവനത്തില്‍ വിവേകനഷ്ടം വന്നിട്ടില്ലാത്തവന്‌ ഏതൊരനുഭവവും നിഷ്പ്രയാസം നേരിടാനാവും. എനിക്ക്‌ ഈ ക്ഷണികമായുള്ള യൗവനാവസ്ഥ പ്രിയമേയല്ല. ഇക്കാലത്ത്‌ അല്‍പ്പായുസ്സായ സുഖാനുഭവത്തിനു പിറകേ നീണ്ടുനില്‍ക്കുന്ന ദുരിതാനുഭങ്ങള്‍ ഉണ്ടാകുമ്പോഴും മനുഷ്യന്‍ അസ്ഥിരമായതിനെ സ്ഥിരമെന്നു കണക്കാക്കി അതിനു പിറകേ ഓടിക്കൊണ്ടേയിരിക്കുന്നു. കഷ്ടം! മറ്റുള്ളവരെക്കൂടി ദുരിതത്തിലാഴ്ത്തുന്ന പല പ്രവര്‍ത്തനങ്ങളിലും അവന്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. പ്രിയപ്പെട്ടയാള്‍ പിരിഞ്ഞുപോവുമ്പോള്‍ യുവാവിന്റെ ഹൃദയം കാട്ടുതീയില്‍പ്പെട്ട വൃക്ഷമെന്നപോല്‍ കാമത്തീയില്‍ എരിയുന്നു. എത്ര പരിശ്രമിച്ചാലും യുവാക്കളുടെ ഹൃദയം കറപുരണ്ടതും അശുദ്ധവുമത്രേ. തന്റെ പ്രിയപ്പെട്ടവള്‍ അരികില്‍ ഇല്ലാത്തപ്പോഴും അവന്‍ അവളുടെ സൗന്ദര്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെ ആശാപാശത്തിലുഴറുന്നവനെപ്പറ്റി സദ്ജനങ്ങള്‍ക്ക്‌ മതിപ്പുണ്ടാവുകയില്ല. യൗവനം ശാരീരികവും മാനസികവുമായ രോഗങ്ങളാല്‍ ബാധിക്കപ്പെട്ടിരിക്കുന്നു. നന്മയും തിന്മയും ചിറകുകളാക്കിയ ഒരു പക്ഷിയുമായി യൗവനകാലത്തെ താരതമ്യപ്പെടുത്താം. ഒരുവന്റെ സദ്ഗുണങ്ങളെ കാറ്റില്‍പ്പറത്തുന്ന മണല്‍ക്കാറ്റാണത്‌. യൗവനം മനുഷ്യഹൃദയത്തില്‍ നൈസര്‍ഗ്ഗീകമായുള്ള നന്മകളെ അടിച്ചമര്‍ത്തി തിന്മകളെ ഉത്തേജിപ്പിക്കുന്നു. ദുഷ്ടതയ്ക്കു വളംവയ്ക്കുന്ന ഒരു കാലഘട്ടമാണ്‌ യൗവനം.” യൗവനത്തില്‍ മോഹവിഭ്രാന്തിയും ആസക്തിയും സഹജം. യൗവനം ശരീരത്തിന്‌ അഭികാമ്യമാണെങ്കിലും മനസ്സിന്‌ അപചയമാണതിന്റെ ഫലം. മനുഷ്യന്‍ സുഖം എന്ന മരീചികയ്ക്കുവേണ്ടി പരിശ്രമിച്ചലഞ്ഞ്‌ ഒടുവില്‍ ദുഃഖത്തിന്റെ കൂപത്തില്‍ പതിക്കുന്നു. എനിക്കതുകൊണ്ട്‌ യൗവനത്തോട്‌ പ്രതിപത്തിയില്ല. യൗവനകാലം ശരീരത്തെവിട്ടു പോവുമ്പോഴും ആസക്തികള്‍ക്ക്‌ കുറവൊന്നുമുണ്ടാകുന്നില്ല എന്നു മാത്രമല്ല അവ കൂടുതല്‍ ശക്തിയോടെ മനുഷ്യന്റെ നാശത്തിനു വഴിതെളിക്കുന്നു. യൗവനത്തില്‍ അതിയായി അഭിരമിക്കുന്നവന്‍ മനുഷ്യരൂപത്തിലുള്ള ഒരു മൃഗമത്രേ. പ്രലോഭനങ്ങളില്‍ വീണുപോവാതെ യൗവനത്തിന്റെ ദുഷ്‌വികാരങ്ങളെ തരണം ചെയ്തു ജീവിതം നയിച്ചവര്‍ ആരാധ്യരും മഹാത്മാക്കളുമാണ്‌. കാരണം വലിയൊരു സമുദ്രത്തിന്റെ മറുകരയെത്താന്‍ ഒരുവനു സാധിച്ചേക്കാം. എന്നാല്‍ ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍പ്പെടാതെ യൗവനത്തിന്റെ മറുകരയെത്തുക എന്നത്‌ അതീവദുഷ്കരം തന്നെ.
കുട്ടികളെ പഠിപ്പിക്കേണ്ടത്, അറിവിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്. പല സ്രോതസ്സില്‍നിന്നും വരുന്ന അറിവുകളെ, ശരിയായ രീതിയില്‍ യോജിപ്പിച്ച് അവയില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് ഇന്നത്തെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ടത്. ഈ അടുത്ത കാലത്തു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്ത നരബലിയുടേതാണ്. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്, ഇലന്തൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാസമ്പന്നം എന്ന് അറിയപ്പെടുന്ന ഒരു സംസ്ഥാനത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു കൊണ്ട് ദേശീയതലത്തിലും മാധ്യമ ശ്രദ്ധ കിട്ടിയ ഒന്നായിരുന്നു ഈ വാര്‍ത്ത. നൂറു ശതമാനം സാക്ഷരത ഒക്കെ ഉള്ള ഒരു നാട്ടില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നായിരുന്നു ഒരു ചോദ്യം. നരബലി മാറ്റി നിര്‍ത്തിയാല്‍ തന്നെ, യുക്തിക്കു നിരക്കാത്ത അനേകം വിശ്വാസങ്ങളും, ആചാരങ്ങളും ഇവിടെ ദിനംപ്രതി അരങ്ങേറുന്നുണ്ട്. ഇവിടെ പ്രസക്തമായ ചോദ്യം, മൂല്യബോധവും, വിവേകവും, ചിന്താശേഷിയും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതാണ്. നൂറു ശതമാനം സാക്ഷരത നമ്മള്‍ അഭിമാനപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു വലിയ സാമൂഹ്യപുരോഗതി നമ്മള്‍ നേടിയിട്ടുണ്ട് എന്നതും വസ്തുതയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വിദ്യാഭ്യാസം എന്ന പേരില്‍ നമ്മള്‍ എന്താണ് കൊടുക്കുന്നത് എന്നതാണ്. ഒരു വലിയ ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസം എന്നത് എന്തെങ്കിലും ഒരു തൊഴില്‍ നേടുക എന്നതിന് അപ്പുറം ഒന്നുമല്ല. ഒരു തൊഴില്‍ നേടിക്കഴിഞ്ഞാല്‍ എല്ലാം ആയി എന്ന ഒരു ധാരണയിലേക്കു നമ്മള്‍ വരുന്നു. ഇന്ന് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യങ്ങളുടെ പേരില്‍ സാക്ഷരത പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നമ്മള്‍ കുട്ടികള്‍ക്കു കൊടുക്കേണ്ടത് എന്ന സ്വാഭാവിക ചോദ്യം ഉയരുന്നു. കുട്ടികളെ ഈ ജീവിതത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചും ഒക്കെ വിവേകപൂര്‍വ്വം ചിന്തിക്കാന്‍ കൂടി പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം ഉണ്ടായില്ലെങ്കില്‍ സാക്ഷരത കൊണ്ട് മാത്രം ഒരു കാര്യവുമില്ല. വിദ്യാഭ്യാസം എന്നത് തൊഴില്‍ നേടാനുള്ള ഉപാധി മാത്രമല്ല മറിച്ചു ഒരു പൂര്‍ണമനുഷ്യനെ നിര്‍മ്മിക്കുന്ന പ്രക്രിയയാണ്. സാങ്കേതിക വിദ്യ, വിദ്യാഭ്യാസം ഉള്‍പ്പടെ സര്‍വ്വ മേഖലകളെയും മാറ്റി മറിക്കുന്ന ഈ കാലഘട്ടത്തിലും, ചിന്താശേഷിയുള്ള, സഹജീവികളോട് അനുകമ്പയുള്ള മനുഷ്യനെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നമ്മള്‍ മറന്നു കൂടാ. മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, ആള്‍ദൈവങ്ങളുടെയും, സ്വാര്‍ത്ഥതയുടെയും അടിമയാവാതെ ലോകത്തിന്റെ നന്മയെപ്പറ്റി ചിന്തിക്കുന്ന ഒരു മനുഷ്യനെയാണ് വിദ്യാഭ്യാസം കൊണ്ട് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. ഒന്നാമതായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, വിദ്യാഭ്യാസം എന്നത് മറ്റുള്ളവരുടെ ആശയങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമല്ല, മറിച്ച് ആ ആശയങ്ങളില്‍ നിന്നും, സ്വന്തം നിഗമനങ്ങളില്‍ എത്താന്‍ ഒരുവനെ പ്രാപ്തനാക്കുന്ന ഒന്നാണ് എന്നതാണ്. ഇംഗ്ലീഷ് കവി W.B. Yeats പറഞ്ഞത് ഓര്‍ക്കുക. "Education is not the filling of a pail, but the lighting of a fire.' എത്ര നൂറ്റാണ്ടുകള്‍ പഴക്കം ചെന്നതാണെങ്കിലും ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കേണ്ട ഒന്നല്ല ഒരു ആശയവും. അതു കൊണ്ടു തന്നെ, നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യമായി മാറുന്നു. നമ്മുടെ ചുറ്റും കാണുന്ന പുരോഗമനപരമായ പല മാറ്റങ്ങളും ഉണ്ടായത്, കുറെ പേര്‍ക്കെങ്കിലും ഭയം കൂടാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിച്ചതു കൊണ്ടാണ്. മതമായാലും, രാഷ്ട്രീയമായാലും, പ്രത്യയശാസ്ത്രങ്ങള്‍ ആയാലും, മനുഷ്യന്റെ സാമാന്യ ബുദ്ധിയെയും, മാനവിക മൂല്യങ്ങളെയും തള്ളി പറയുമ്പോള്‍ അവയെ ചോദ്യം ചെയ്യാന്‍ ഒരുവന് സാധിക്കണം. ഈ കാലത്തും പലപ്പോഴും നമ്മുടെ വിദ്യാഭ്യാസം ഓര്‍മ്മശക്തിയുടെ മാത്രം പ്രകടനം ആവാറുണ്ട്. നമ്മുടെ പരീക്ഷകള്‍ പ്രത്യേകിച്ചും. ആധുനിക വിവര സാങ്കേതികവിദ്യ, വിദ്യാഭ്യാസത്തില്‍ ഓര്‍മ്മയുടെ പങ്കിനെ പൊളിച്ചെഴുതുന്നു. എല്ലാ കാര്യങ്ങളും, യാന്ത്രികമായി ഓര്‍ത്തു വയ്ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ അല്ല നമുക്കാവശ്യം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശങ്ങള്‍ ആകേണ്ടതുമില്ല. അറിവിനെ സമര്‍ത്ഥമായി സൂക്ഷിക്കാനും, തിരിച്ചെടുക്കാനും ഉള്ള അനന്ത സാധ്യത ടെക്‌നോളജി ഇന്ന് നമുക്ക് തരുന്നുണ്ട്. ഇവിടെ കുട്ടികളെ പഠിപ്പിക്കേണ്ടത്, അറിവിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്. പല സ്രോതസ്സില്‍നിന്നും വരുന്ന അറിവുകളെ, ശരിയായ രീതിയില്‍ യോജിപ്പിച്ച് അവയില്‍നിന്നും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് ഇന്നത്തെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ടത്. വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഇന്ന് പരമപ്രധാനമായിത്തീര്‍ന്നിട്ടുള്ള മറ്റൊരു സംഗതി, യാഥാര്‍ത്ഥ്യവും, കാപട്യവും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാവുക എന്നതാണ്. വ്യാജ വാര്‍ത്തകള്‍ അരങ്ങു തകര്‍ക്കുന്ന ഈ കാലത്തു നമ്മുടെ കുട്ടികളെ അവശ്യം പഠിപ്പിക്കേണ്ട ഒന്നാണ്, ശരിയായ വസ്തുത എങ്ങനെ അറിയാം എന്നത്. നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു, പൊതുബോധത്തെ തന്നെ മാറ്റിമറിക്കുന്ന സമകാലിക യാഥാര്‍ത്ഥ്യത്തിനു മുന്നിലാണ് നമ്മുടെ കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത്. ചുരുക്കത്തില്‍ കേവല സാക്ഷരതയില്‍നിന്നുമുള്ള ഒരു കുതിച്ചു ചാട്ടമാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. എന്താണ് ചിന്തിക്കേണ്ടത് എന്നല്ല, എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്നും, കിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായ നിഗമനങ്ങളില്‍ എങ്ങനെ എത്തിച്ചേരാം എന്നുമൊക്കെയാണ് നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത്. ഉന്നത ബിരുദങ്ങളോടൊപ്പം, നമ്മുടെ കുട്ടികള്‍ സ്വന്തമാക്കേണ്ടത്, മനുഷ്യനെ മനുഷ്യനായിക്കാണാനനും, സകല ജീവജാലങ്ങള്‍ക്കും അവകാശമുള്ളതാണ് ഈ ഭൂമി എന്നുമുള്ള തിരിച്ചറിവാണ്. അങ്ങ നനേ ഒരു സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ അവസാനിക്കൂ. ശാസ്ത്രബോധവും, ചരിത്രബോധനവും, ജനാധിപത്യചിന്തയും, എളിമയും ഇല്ലാത്ത അറിവുകൊണ്ട് ഒരു സമൂഹവും വിജയിക്കുന്നില്ല.
https-www-manoramaonline-com-web-stories-health 78l4vsno2n4qkshanh84jhn4tf takke1uavppbf2ujikg9fsjik web-stories https-www-manoramaonline-com-web-stories-health-2022 വിരലടയാളം നൂറു ശതമാനവും ശാസ്ത്രീയമാണ്. ഒരു മനുഷ്യന്റെ അല്ലെങ്കിൽ മനുഷ്യശരീരത്തിന്റെ സുപ്രധാന തിരിച്ചറിയൽ രേഖയാണ് വിരലടയാളം Image Credit: Kotin / Shutterstock.cim കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ വിരലടയാളത്തിനുള്ള പങ്ക് അംഗീകരിക്കപ്പെട്ടതാണ്. രണ്ടു മനുഷ്യരുടെ വിരലടയാളങ്ങൾ ഒരുപോലെയാവില്ല. Image Credit: Kiattiporn Kumpeng / Shutterstock.com വാഹനത്തിന് ടയർ എന്നപോലെ നമ്മുടെ കൈകൾക്ക് ഗ്രിപ്പ് നൽകുന്നത് വിരലടയാളങ്ങളാണ്. സൂക്ഷ്മ ദർശിനിയിലൂടെ നോക്കുമ്പോൾ നിരവധി ചെറിയ കുന്നുകളും കുഴികളും ചേർന്നതാണ് കൈരേഖകൾ. ഈ കുഴികളും കുന്നുകളുമാണ് സാധനങ്ങൾ എടുക്കാനും പിടിക്കാനുമുള്ള ഗ്രിപ്പ് നൽകുന്നത് Image Credit: Thapana_Studio / Shutterstock.com ടച്ച് സ്ക്രീനുകളും ബയോമെട്രിക് സംവിധാനങ്ങളും വ്യാപകമായതോടെ ഹസ്തരേഖകൾ പലതിലേക്കും പ്രവേശിക്കാനുള്ള താക്കോലുകളായി.
മനുഷ്യന്‍ പറയുന്നു: ' ഞാന്‍ മരണപ്പെട്ടുപോയാലുണ്ടോ, ജീവനുള്ളവനായി പിന്നെ പുറത്തുകൊണ്ടുവരപ്പെടുന്നു?! [അതു സംഭവ്യമല്ല]' എന്ന്. وَيَقُول പറയും, പറയുന്നു الْإِنسَانُ മനുഷ്യന്‍ أَإِذَا مَا مِتُّ ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ لَسَوْفَ തീര്‍ച്ചയായും പിന്നീടു أُخْرَجُ ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു حَيًّا ജീവനുള്ളവനായി 19:67 أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا ﴾٦٧﴿ മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; താന്‍ യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?! أَوَلَا يَذْكُرُ ഓര്‍ക്കുന്നില്ലേ الْإِنسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു مِن قَبْلُ മുമ്പു وَلَمْ يَكُ അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല شَيْئًا ഒരു വസ്തുവും, യാതൊന്നും 19:68 فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴾٦٨﴿ (നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) 'ചെകുത്താന്‍മാരെ' [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയവരായ നിലയില്‍, നരകത്തിനു ചുറ്റും നാം ഹാജരാക്കുകയും ചെയ്യും. فَوَرَبِّكَ എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ്لَ نَحْشُرَنَّهُمْ നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും وَالشَّيَاطِينَ പിശാചുക്കളെയും, ചെകുത്താന്‍മാരെയും ثُمَّ പിന്നെ പിന്നീടു لَنُحْضِرَنَّهُمْ നിശ്ചയമായും നാം അവരെ ഹാജരാക്കും حَوْلَ جَهَنَّمَ 'ജഹന്നമി'നു (നരകത്തിനു)ചുറ്റും جِثِيًّا മുട്ടുകുത്തിയവരായിക്കൊണ്ടു 19:69 ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّا ﴾٦٩﴿ പിന്നീടു, പരമകാരുണികനായുള്ളവനോടു കൂടുതല്‍ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളില്‍നിന്നും നാം വേര്‍തിരിക്കുന്നതുമാകുന്നു, ثُمَّ പിന്നെ لَنَنزِعَنَّ നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും مِن كُلِّ شِيعَةٍ എല്ലാ കക്ഷിയില്‍ നിന്നും أَيُّهُمْ അവരില്‍ ഏതു കൂട്ടരാണോ (അവരെ) أَشَدُّ കൂടുതല്‍ കഠിനമായവര്‍ عَلَى الرَّحْمَـٰنِ പരമകാരുണികനോടു عِتِيًّا ധിക്കാരം 19:70 ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴾٧٠﴿ പിന്നെ, അതില്‍ [നരകത്തില്‍]കടന്നു എരിയുവാന്‍ അവരില്‍ ഏറ്റവും അര്‍ഹതയുള്ളവരെക്കുറിച്ചു നാം നല്ല വണ്ണം അറിയുന്നവനാകുന്നു. ثُمَّ പിന്നെ لَنَحْنُ തീര്‍ച്ചയായും നാം أَعْلَمُ നല്ല പോലെ അറിയുന്നവനാണ് بِالَّذِينَ ഒരു കൂട്ടരെപ്പറ്റി هُمْ അവര്‍ أَوْلَىٰ കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ് بِهَا അതിനു, അതിനോടു صِلِيًّا കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു അല്ലാഹുവിലും, പരലോകജീവിതത്തിലും വിശ്വാസമില്ലാത്തവരെ ഇരുത്തിചിന്തിപ്പിക്കത്തക്ക ഒരു ചോദ്യമാണ് 67-ാം വചനത്തില്‍ കാണുന്ന ചോദ്യം. ‘അതെ, മനുഷ്യന്‍ യാതൊന്നുംതന്നെ അല്ലാതിരുന്ന ഘട്ടത്തില്‍, മുമ്പ് അവനെ നാം സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നുവെന്നു അവന്‍ ഓര്‍ക്കുന്നില്ലേ?!’ ഒരു പക്ഷേ, പെട്ടെന്നു വല്ലവരും ഉത്തരം പറഞ്ഞേക്കും: ‘ഞാന്‍ എന്‍റെ മാതാപിതാക്കളില്‍ ‘ജനിച്ചവരാണല്ലോ’ എന്ന്. അതല്ലെങ്കില്‍ ‘ഇന്ദ്രിയത്തില്‍ നിന്നുണ്ടായി’ എന്നോ, ‘മണ്ണില്‍നിന്നു ഉല്‍ഭൂതനായി’ എന്നോ മറ്റോ പറഞ്ഞേക്കാം. എന്നാല്‍, ഒരോരുത്തന്‍റെയും ഉത്ഭവത്തെപ്പറ്റി പിന്നോട്ടു പിന്നോട്ടു കടന്നു ചെന്നു പരിശോധിക്കുമ്പോള്‍, നമ്മുടെ ബുദ്ധി- നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ ബുദ്ധി – ഒടുക്കം ഒരു ശുദ്ധശൂന്യതയില്‍ ചെന്നത്താതിരിക്കുവാന്‍ നിവൃത്തിയില്ല. അതെ, അങ്ങനെ തികച്ചും ശുദ്ധശൂന്യമായ ഒരവസ്ഥയില്‍ നിന്നാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഈ ബോധം അവനു വരുന്നില്ലെങ്കില്‍ അവന്‍റെ കാര്യം നിരാശാജനകം തന്നെ. ഈ ഓര്‍മ്മ അവനുണ്ടാകുന്ന പക്ഷം, അവന്‍ തന്‍റെ സ്രഷ്ടാവിലും, ഭാവിജീവിതത്തിലുമെല്ലാം വിശ്വസിക്കാതിരിക്കുകയില്ല താനും. 19:71 وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ﴾٧١﴿ അതിനടുക്കല്‍ [നരകത്തിങ്കല്‍] വരുന്നവരല്ലാതെ നിങ്ങളില്‍ (ആരും) ഇല്ല; അതു [അക്കാര്യം] നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അനിവാര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു. وَإِن مِّنكُمْ നിങ്ങളില്‍ ഇല്ല إِلَّا وَارِدُهَا അതിനടുക്കല്‍ വരുന്നവരല്ലാതെ كَانَ അതാകുന്നു, അതായിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ حَتْمًا അനിവാര്യം, (ഒഴിവില്ലാത്തതു) مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ടതു, വിധിക്കപ്പെട്ടതു 19:72 ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّا ﴾٧٢﴿ പിന്നീടു സൂക്ഷിച്ചുവന്നിട്ടുള്ളവരെ [സജ്ജനങ്ങളെ] നാം രക്ഷപ്പെടുത്തുകയും, അക്രമകാരികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍തന്നെ വിട്ടേക്കുന്നതുമാണ്. ثُمَّ പിന്നീടു نُنَجِّي നാം രക്ഷപ്പെടുത്തുന്നതാണ് الَّذِينَ യാതൊരു കൂട്ടരെ اتَّقَوا അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു) وَّنَذَرُ നാം വിട്ടേക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ فِيهَا അതില്‍ جِثِيًّا മുട്ടുകുത്തിയവരായികൊണ്ടു എല്ലാവരെയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. അനന്തരം ദോഷബാധയെ സൂക്ഷിച്ചുവന്ന ഭയഭക്തന്മാരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സല്‍ഭാഗ്യവാന്‍മാര്‍ അവരുടെ വിശ്വാസത്തിന്‍റെയും, കര്‍മ്മത്തിന്‍റെയും നിലപാടനുസരിച്ചുള്ള വേഗതയില്‍, അവിടെനിന്നു രക്ഷപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു. മിന്നല്‍ വേഗത്തില്‍, വായുവേഗത്തില്‍, പക്ഷികളുടെ വേഗതയില്‍, കുതിരയുടെ വേഗതയില്‍ ഇങ്ങിനെ വിവിധ നിലയിലായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയെന്നു നബി വചനങ്ങളില്‍ വന്നിട്ടുണ്ട്. ദുര്‍ഭാഗ്യവാന്‍മാരാകട്ടെ, നരകത്തില്‍നിന്നു രക്ഷകിട്ടാതെ അതില്‍ വീണു കരിയുകയും, അവരവരുടെ അന്ധതയുടെയും, ധിക്കാരത്തിന്‍റെയും തോതനുസരിച്ചു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 19:73 وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا ﴾٧٣﴿ വ്യക്തമായ തെളിവുകളായിക്കൊണ്ടു നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുന്നതാണ്: 'രണ്ടില്‍ ഏതുവിഭാഗക്കാരാണു, ഏറ്റവും നല്ല സ്ഥാനമുള്ളവരും, കൂടുതല്‍ ഭംഗിയുള്ള സഭക്കാരും?!' എന്നു. وَإِذَا تُتْلَىٰ ഓതികേള്‍പ്പിക്കപ്പെട്ടാല്‍, ഓതിക്കൊടുക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ തെളിവുകളായിക്കൊണ്ട് قَالَ പറയുന്നതാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് أَيُّ الْفَرِيقَيْنِ രണ്ടുവിഭാഗത്തില്‍ ഏതാണു, രണ്ടില്‍ ഏതു സംഘമാണ് خَيْرٌ നല്ലതു, കൂടുതല്‍ നല്ലതു مَّقَامًا സ്ഥാനത്തില്‍ وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും نَدِيًّا സഭ, യോഗം, സഭയില്‍ 19:74 وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًا وَرِءْيًا ﴾٧٤﴿ എത്ര തലമുറകളെയാണ്‌ ഇവരുടെമുമ്പ് നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ളതു! അവരാകട്ടെ, സാധനസാമഗ്രികളിലും, കാണ്മാനും (ഇവരെക്കാള്‍) മെച്ചപ്പെട്ടവരുമായിരുന്നു. وَكَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم അവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ, തലമുറയില്‍നിന്നു هُمْ അവര്‍ أَحْسَنُ നല്ലവര്‍, മെച്ചപ്പെട്ടവരാണ് أَثَاثًا സാധനസാമഗ്രികള്‍, ഉപകരണങ്ങള്‍ وَرِئْيًا കാണ്മാനും, കാഴ്ചയിലും ഭൗതികമായ സ്വാധീനശക്തിയോ, സുഖസൗകര്യങ്ങളോ രൂപലാവണ്യങ്ങളോ ഒന്നും തന്നെ നമ്മുടെ ശിക്ഷണ നടപടിയില്‍ നിന്നു അവരെ രക്ഷപ്പെടുത്തുവാന്‍ പര്യാപ്തമായില്ല, എന്നു സാരം. 19:75 قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ﴾٧٥﴿ (നബിയേ) പറയുക: ' വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന്‍ അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!' - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്‍കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും! قُلْ പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന്‍ مَدًّا ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന്‍ شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം (ജനസ്വാധീനം) 19:76 وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا ﴾٧٦﴿ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു. وَيَزِيدُ اللَّـهُ അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ഉത്തമവും, നല്ലതും مَّرَدًّا പരിണാമം, മടക്കം, പര്യവസാനം ഹിജ്റയുടെ മുമ്പ് മദ്ധ്യദശയില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ അദ്ധ്യായം. സത്യപ്രബോധനത്തില്‍ വിശ്വസിക്കുന്നവര്‍ അന്നു ഭൗതികമായ കഴിവുകളൊന്നുമില്ലാത്ത ദുര്‍ബ്ബലരായിരുന്നു. നിഷേധകന്മാരുടെ നിലയാകട്ടെ നേരെ മറിച്ചും. ഐഹികമായ എല്ലാ സുഖസൗകര്യങ്ങളും അവര്‍ക്കുണ്ട്. നബി (സ) തിരുമേനിയും സഹാബികളും സമ്മേളിക്കുന്ന സദസ്സ് കേവലം ചെറുതാണ്. പേരും പ്രശസ്തിയുമില്ലാത്ത കുറേ സാധുക്കളാണ് അതില്‍ പങ്കുകൊണ്ടിരുന്നത്. അതേ അവസരത്തില്‍ ഖുറൈശികള്‍ ‘ദാറുന്നദ് വ’ത്തില്‍ (*) ചേരുന്ന യോഗങ്ങളാകട്ടെ, കുബേരന്മാരുടെയും, നേതാക്കളുടെയും മഹാസമ്മേളനങ്ങളുമാണ്. സാധനസാമഗ്രികളിലും, ബാഹ്യമായ ആഢംബരമോടികളിലും അവരുടെ നില ഉന്നതമായിരുന്നു. തല്‍ഫലമായി, വിശുദ്ധഖുര്‍ആനില്‍ സത്യവിശ്വാസികള്‍ക്ക് നല്‍കപ്പെടുന്ന സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അവിശ്വാസികള്‍ പരിഹസിക്കുകയും, അഹങ്കാരപൂര്‍വ്വം പലതും പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് മേല്‍ പ്രസ്താവിച്ച ചോദ്യങ്ങളും. ആര്‍ക്കാണ് കൂടുതല്‍ പ്രതാപവും സ്വാധീനവുമുള്ളത്? ആരുടെ സദസ്സാണ് കൂടുതല്‍ അന്തസ്സുള്ളത്? എന്നിങ്ങനെ പലതും. ഇത്തരം വാക്കുകള്‍ ഇന്നും ചില ആളുകള്‍ സദ്‌വൃത്തരായ ആളുകളെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുള്ളതാണ്. ഇങ്ങിനെയുള്ളവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതിന്‍റെ സാരം ഇതാകുന്നു: അല്ലാഹുവിന്‍റെ ഭരണചട്ടം അവര്‍ മനസ്സിലാക്കുന്നില്ല. ദുര്‍മ്മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് അല്ലാഹു കുറേ അയച്ചുവിട്ടുകൊടുക്കുക പതിവാകുന്നു. അതുപോലെത്തന്നെ, സന്മാര്‍ഗ്ഗചാരികളായ ആളുകള്‍ക്കു സന്മാര്‍ഗ്ഗബോധവും, അതിനുള്ള സാഹചര്യങ്ങളും അധികരിപ്പിച്ചുകൊടുക്കലും അവന്‍റെ പതിവത്രെ. ഈ നടപടിയാണ് ഇവിടെയും അവന്‍ സ്വീകരിച്ചിട്ടുള്ളത്. സല്‍ക്കര്‍മ്മ ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് അപ്പപ്പോള്‍തന്നെ അവന്‍ തികഞ്ഞ പ്രതിഫലം കൊടുക്കുകയല്ല ചെയ്യുന്നത്. ഓരോന്നിന്‍റേയും പ്രതിഫലം പൂര്‍ത്തിയായും, പരിപൂര്‍ണ്ണമായും നല്‍കപ്പെടുന്നതിനു ഒരു സമയമുണ്ട്. അപ്പോള്‍ മാത്രമേ ഓരോ വിഭാഗക്കാര്‍ക്കും അവരുടെ യഥാര്‍ത്ഥവും, സ്ഥിരവുമായ നിലപാടുകള്‍ ഇന്നതാണെന്ന് ശരിക്ക് വെളിപ്പെടുകയുള്ളു. അതുകൊണ്ട് തല്‍ക്കാലത്തെ സുഖസൗകര്യങ്ങളും, സ്വാധീനശക്തികളും കണ്ടു അവര്‍ വഞ്ചിതരാകേണ്ടതില്ല. ബുഖാരി, മുസ്‌ലിം (റ) മുതലായ ഹദീസു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ഒരു പ്രധാന സഹാബിയായ ഖബ്ബാബുബ്നുല്‍ – അറത്ത് (خباب بن الارت – رض ) പറയുകയാണ്‌: ‘എനിക്കു ആസ്വുബ്നു വാഇലി (عاس بن وائل ) ന്‍റെ പക്കല്‍ നിന്നു കുറച്ചു കടം കിട്ടുവാനുണ്ടായിരുന്നു. അത് തന്നുതീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ അയാളെ സമീപിച്ചു. അയാള്‍ ഇങ്ങിനെ പറഞ്ഞു: ഇല്ല – നീ മുഹമ്മദില്‍ അവിശ്വസിക്കാതെ ഞാന്‍ അതു തന്നുതീര്‍ക്കയില്ല.’ ഞാന്‍ പറഞ്ഞു: ‘ഇല്ല – അല്ലാഹുവാണേ! നീ മരണപ്പെടുകയും, പുനരെഴുന്നേല്‍പ്പിക്കപ്പെടുകയും ചെയ്യുക എന്നല്ലാതെ ഒരിക്കലും ഞാന്‍ മുഹമ്മദില്‍ അവിശ്വസിക്കുകയില്ല.’ അപ്പോള്‍ ആസ്വു പറഞ്ഞു: (ശരി) എന്നാല്‍ ഞാന്‍ മരണപ്പെട്ട് എഴുന്നേല്‍പ്പിക്കപ്പെടുമ്പോള്‍ നീ എന്‍റെ അടുക്കല്‍ വന്നുകൊള്ളുക; എനിക്കവിടെ സമ്പത്തും, സന്തതികളും ഉണ്ടായിരിക്കും; അപ്പോള്‍ ഞാന്‍ നിന്‍റെ കടം തന്നുതീര്‍ത്തുകൊള്ളാം’ ഈ അവസരത്തിലാണ് …….. أَفَرَأَيْتَ الَّذِي كَفَرَ എന്ന ( അടുത്ത) വചനം അവതരിച്ചത്. ആസ്വിനെ മാത്രമല്ല, പരലോകജീവിതത്തെ നിഷേധിക്കുകയും, അതിനെക്കുറിച്ചു പുച്ഛമായി സംസാരിക്കുകയും ചെയ്യുന്നവരെയെല്ലാം തന്നെ കഠിനമായി താക്കീതു ചെയ്തുകൊണ്ടു അല്ലാഹു പറയുന്നു:- (*) ഖുറൈശികള്‍ കാര്യാലോചനകള്‍ നടത്തിയിരുന്ന ആലോചനാഹാളാണ് ദാറുന്നദ് വത്ത് (دار الندوة) 19:77 أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا ﴾٧٧﴿ എന്നാല്‍, നമ്മുടെ ലക്ഷ്യങ്ങളില്‍ അവിശ്വസിക്കുകയും, 'എനിക്കു നിശ്ചയമായും സ്വത്തും സന്താനവും നല്‍കപ്പെടു'മെന്നു പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയേ)?! أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي كَفَرَ അവിശ്വസിച്ചവനെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു لَأُوتَيَنَّ നിശ്ചയമായും എനിക്കു നല്‍കപ്പെടും مَالًا സ്വത്തും, ധനം وَوَلَدًا സന്താനവും, മക്കളും 19:78 أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا ﴾٧٨﴿ അവന്‍ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല ഉടമ്പടിയും ഉണ്ടാക്കിവെച്ചിട്ടുണ്ടോ?! أَطَّلَعَ അവന്‍ നോക്കിക്കണ്ടുവോ الْغَيْبَ അദൃശ്യകാര്യം أَمِ അഥവാ, അതോ, അല്ലാത്തപക്ഷം اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു (വോ) عِندَ الرَّحْمَـٰنِ പരമകാരുണികന്‍റെ അടുക്കല്‍ عَهْدًا വല്ല ഉടമ്പടിയും 19:79 كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّا ﴾٧٩﴿ അങ്ങിനെയില്ല;- അവന്‍ പറയുന്നതു നാം രേഖപ്പെടുത്തുന്നതാകുന്നു; അവനു നാം ശിക്ഷ കൂട്ടിക്കൂട്ടികൊടുക്കുകയും ചെയ്യും. كَلَّا അങ്ങിനെയില്ല سَنَكْتُبُ നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ് مَا يَقُولُ അവന്‍ പറയുന്നത് وَنَمُدُّ لَهُ അവനു നാം കൂട്ടി (വര്‍ദ്ധിപ്പിച്ചു, നീട്ടി) കൊടുക്കുകയും ചെയ്യും مِنَ الْعَذَابِ ശിക്ഷയില്‍നിന്നു مَدًّا ഒരു കൂട്ടല്‍, നീട്ടല്‍, വര്‍ദ്ധിപ്പിക്കല്‍ 19:80 وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًا ﴾٨٠﴿ അവന്‍ (ആ) പറയുന്നതു [സ്വത്തും സന്താനവും] അവനോടു നാം അവകാശമെടുക്കുകയും, അവന്‍ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു. وَنَرِثُهُ നാം അവനോട് അവകാശമെടുക്കുകയും ചെയ്യും مَا يَقُولُ അവന്‍ പറയുന്നത് وَيَأْتِينَا അവന്‍ നമ്മുടെ അടുക്കല്‍ വരുകയും ചെയ്യും فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി അവന്‍റെ സന്താനമോ, സമ്പത്തോ ഒന്നും തന്നെ അവിടെ- പരലോകത്തു- ഉപകരിക്കുകയില്ല. അവന്‍ നിസ്സഹായനായിട്ടാണ് അല്ലാഹുവിന്‍റെ മുമ്പില്‍ വരുക. അവിടെ അവനു ലഭിക്കുവാനുള്ളതു വമ്പിച്ച ശിക്ഷ മാത്രമായിരിക്കും എന്നു സാരം. മനുഷ്യന്‍ താല്‍ക്കാലിക സുഖലഹരിയില്‍ മദോന്മത്തനായിക്കൊണ്ടിരിക്കുമ്പോള്‍ അതെല്ലാം തനിക്കു സ്വായത്തവും, സ്ഥിരാവകാശാവുമാണെന്നു ധരിച്ചുപോകുന്നു. അവന്‍റെ ജീവിതവും, അതില്‍ നടമാടിക്കൊണ്ടിരിക്കുന്ന നവംനവങ്ങളായ മാറ്റങ്ങളും, അവയുടെ അനന്തരസംഭവങ്ങളും ഒന്നുംതന്നെ അവന്‍റെ അധീനത്തിലല്ല സ്ഥിതിചെയ്യുന്നത്. ഈ പരമാര്‍ത്ഥത്തെ അവന്‍ വിസ്മരിച്ചുകളയുന്നു.അദൃശ്യവൃത്താന്തങ്ങള്‍ കണ്ടറിയുകയോ അല്ലാഹുവില്‍ നിന്നു യാതൊരു കരാറും എഴുതിവാങ്ങുകയോ ചെയ്തിട്ടില്ലാത്ത അവന്‍ എങ്ങിനെയാണതിനു ധൈര്യപ്പെടുന്നതെന്നത്രെ അല്ലാഹു ചോദിക്കുന്നത്. നിമിഷനേരം കൊണ്ടു കൊട്ടാരത്തില്‍ നിന്നു കുടിലിലേക്കും, സ്വന്തം മണിമാളികയില്‍ നിന്നു അന്യന്‍റെ കോലായയിലേക്കും നീങ്ങുവാന്‍ ഇടവന്നേക്കാമെന്നു അവന്‍ ഓര്‍ക്കാത്തതു ആശ്ചര്യം തന്നെ. പരലോകനിഷേധികളെക്കുറിച്ചു പലതും വിവരിച്ചശേഷം, തങ്ങളുടെ വിഗ്രഹാദിദൈവങ്ങളുടെ ശുപാര്‍ശ മൂലം തങ്ങള്‍ക്കു രക്ഷ കിട്ടിയേക്കുമെന്നു ധരിച്ചുവരുന്ന ബഹുദൈവവിശ്വാസികളെക്കുറിച്ചു പ്രസ്താവിക്കുന്നു: 19:81 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿ തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്. وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി 19:82 كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴾٨٢﴿ അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്. كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍ പരദൈവങ്ങളെ സ്വീകരിക്കുന്നതിനു മുശ്രിക്കുകള്‍ ന്യായം പറഞ്ഞിരുന്നതു, അവര്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. എന്നാല്‍, പരലോകത്തു വെച്ചു സംഭവിക്കുന്നതു നേരെ മറിച്ചായിരിക്കും. അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ദൈവങ്ങള്‍ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയുമാണുണ്ടാകുക. വിഭാഗം - 6 19:83 أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّا ﴾٨٣﴿ (നബിയേ) നീ കാണുന്നില്ലേ - അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?! أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിക്കൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍ 19:84 فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ﴾٨٤﴿ അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍ അവിശ്വാസികള്‍ക്കു അവരുടെ ഹിതമനുസരിച്ചു കൂത്താടി നടക്കുവാനും, സത്യത്തിന്‍റെ നേരെ കണ്ണടച്ചു പരിഹാസം കൊള്ളുവാനും അവരെ പ്രേരിപ്പിച്ചുവിടുന്ന ഒരു തരം പിശാചുക്കളെ അല്ലാഹു അയച്ചുവിട്ടിരിക്കുകയാണ്. യഥേഷ്ടം പ്രവര്‍ത്തിക്കുന്നതില്‍നിന്നു തല്‍ക്കാലം അല്ലാഹു അവരെ തടയുന്നില്ല. അവരുടെ ധിക്കാരത്തിന്‍റെ പ്രതിഫലം നല്‍കുന്ന സമയം വിദൂരമൊന്നുമല്ല. ഓരോ നാഴികയും, ഓരോ വിനാഴികയും അതിലേക്കുള്ള സമീപനമത്രെ. അധികം താമസിയാതെ അതിന്‍റെ എണ്ണം പൂര്‍ത്തിയാകുന്നതാണ്. പൗരസ്ത്യ മഹാകവിയായ ശൗഖീബേഗ് (شوقي بك) പറഞ്ഞതെത്ര വാസ്തവം! – دقات قلب المرء قائلة له ، ان الحياة دقائق و ثوانى (മനുഷ്യന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകള്‍ അവനോടു പറഞ്ഞുകൊണ്ടിരിക്കുകയാണ്: ജീവിതമെന്നാല്‍, മിനിട്ടുകളും സെക്കന്‍റുകളുമാകുന്നു.) അങ്ങനെ, ആ സമയം ഇതാ എത്താറായി. എത്തിക്കഴിഞ്ഞാല്‍ ഓരോന്നിന്‍റെയും, ഓരോരുത്തരുടേയും പ്രതിഫലങ്ങള്‍ ശരിക്കും, കൃത്യമായും, നല്‍കപ്പെടും – സംശയിക്കേണ്ടതില്ല. ബന്ധപ്പെടേണ്ടതുമില്ല. എല്ലാ ഓരോ കാര്യത്തിന്‍റേയും പ്രതിഫലം പരലോകത്തുവെച്ച് മാത്രമാണ് ലഭിക്കുകയെന്നും, ഇവിടെവെച്ച് ഏതു പ്രവൃത്തിക്കും ഫലം പ്രത്യക്ഷപ്പെടുകയില്ല എന്നും ധരിക്കുന്നതു ശരിയല്ല. പരലോകത്തേക്കു നീട്ടിവെക്കുന്ന ഭാഗവും, ഇവിടെവച്ചു തന്നെ അനുഭവപ്പെടുന്ന ഭാഗവും അതിലുണ്ടായിരിക്കും. നോക്കുക: അതാ ആ മുശ്രിക്കുകളുടെ ധിക്കാരഫലം അവര്‍ അനുഭവിക്കാന്‍ എത്ര കാലം കഴിയേണ്ടി വന്നു?! സൂറത്തു മര്‍യം അവതരിച്ച് കവിഞ്ഞ പക്ഷം പത്തുകൊല്ലം മാത്രം! അവരുടെ ധിക്കാരത്തിന്‍റെ ഭരണവും, ഭരണകൂടവും അവിടെ നിന്നു തുടച്ചുനീക്കപ്പെട്ടു. ഇസ്‌ലാമിന്‍റെ വിജയം പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. 19:85 يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًا ﴾٨٥﴿ ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം; يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി 19:86 وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴾٨٦﴿ കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).- وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി 19:87 لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا ﴾٨٧﴿ (അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല. لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടി സജ്ജനങ്ങളായ ഭയഭക്തന്‍മാരെ അതിഥികളെപ്പോലെ ആദരിച്ചും, നിവേദകസംഘത്തെപ്പോലെ ബഹുമാനിച്ചും കൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടുക. ദുര്‍ജ്ജനങ്ങളാകുന്ന കുറ്റവാളികളെ ദാഹിച്ചു വലഞ്ഞ മൃഗങ്ങളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുമത്രെ കൊണ്ടുവരപ്പെടുക. സജ്ജനങ്ങള്‍, പരമകാരുണികനായ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ദുര്‍ജ്ജനങ്ങള്‍, അവരുടെ ഫലം അനുഭവിക്കേണ്ടതിനായി നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യും. സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കുമാത്രമേ അവിടെ ശുപാര്‍ശയുടെ പ്രശ്നമുള്ളു. ശുപാര്‍ശചെയ്‌വാനും, ശുപാര്‍ശ അനുഭവിക്കുവാനുമുള്ള അനുവാദം അവര്‍ക്കു മാത്രമേ നല്‍കപ്പെടുകയുമുള്ളു. സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സല്‍ഫലങ്ങള്‍ ലഭിക്കുവാന്‍ അര്‍ഹരായിത്തീര്‍ന്നവരെപ്പറ്റിയാണ്‌ ‘അല്ലാഹുവിങ്കല്‍ കരാറുണ്ടാക്കിവെച്ചവര്‍’ എന്നു പറഞ്ഞത്. 19:88 وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ﴾٨٨﴿ അവര്‍ പറയുന്നു: 'പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു' എന്നു! وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍ 19:89 لَّقَدْ جِئْتُمْ شَيْـًٔا إِدًّا ﴾٨٩﴿ (ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!- لَّقَدْ جِئْتُمْ തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു, വരുത്തി شَيْئًا ഒരു കാര്യം إِدًّا ഘോരമായ, നികൃഷ്ടമായ, വമ്പിച്ച 19:90 تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا ﴾٩٠﴿ അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു. تَكَادُ ആവാറാകുന്നു السَّمَاوَاتُ ആകാശങ്ങള്‍ يَتَفَطَّرْنَ പൊട്ടിപ്പിളരുവാന്‍ مِنْهُ അതുനിമിത്തം وَتَنشَقُّ (വീണ്ടും) പിളരുവനും الْأَرْضُ ഭൂമി وَتَخِرُّ വീണു (തകര്‍ന്നു) പോവാനും الْجِبَالُ മലകള്‍ هَدًّا തകര്‍ന്നു, ഇടിഞ്ഞു, പൊളിഞ്ഞു 19:91 أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا ﴾٩١﴿ (അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.] أَن دَعَوْا അവര്‍ വാദിച്ചതിനാല്‍ لِلرَّحْمَـٰنِ പരമകാരുണികനു وَلَدًا സന്താനം (ഉണ്ടെന്നു) മക്കളെ 19:92 وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴾٩٢﴿ സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല. وَمَا يَنبَغِي യോജിക്കുകയില്ല, യുക്തമാവുകയില്ല,ചേരുകയില്ല لِلرَّحْمَـٰنِ പരമകാരുണികനു أَن يَتَّخِذَ അവന്‍ സ്വീകരിക്കുന്നത് وَلَدًا സന്താനത്തെ 19:93 إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًا ﴾٩٣﴿ ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരെല്ലാം (ഓരോരുത്തനും) പരമകാരുണികന്‍റെ അടുക്കല്‍ അടിയാനായിവരുന്നവരല്ലാതെയില്ല. إِن كُلُّ എല്ലാവരും (ഓരോരുത്തനും) അല്ല مَن فِي السَّمَاوَاتِ ആകാശങ്ങളിലുളവര്‍ وَالْأَرْضِ ഭൂമിയിലും إِلَّا آتِي വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَبْدًا അടിയാനായി, അടിമയായി 19:94 لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا ﴾٩٤﴿ തീര്‍ച്ചയായും, അവരെ (മുഴുവനും) അവന്‍ ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു. لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു عَدًّا ഒരു (ശരിയായ) എണ്ണല്‍ 19:95 وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا ﴾٩٥﴿ അവരില്‍ ഓരോരുത്തനും 'ഖിയാമത്തു' നാളില്‍ ഒറ്റപ്പെട്ടവനായി അവന്‍റെ അടുക്കല്‍ വരുന്നവരത്രെ. وَكُلُّهُمْ അവരെല്ലാവരും آتِيهِ അവന്‍റെ അടുക്കല്‍ വരുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി സൃഷ്ടികളുടെ എണ്ണം, വണ്ണം സ്വഭാവം, പ്രവൃത്തി, വാക്കു, ശ്വാസം, പര്യവസാനം എന്നുവേണ്ട ചെറുതും വലുതുമായ സര്‍വ്വകാര്യങ്ങളും – സ്ഥലകാലവ്യത്യാസമില്ലാതെ – അല്ലാഹു അറിയുന്നു. ഓരോരുത്തനും, ഏകനും നിസ്സഹായനുമായിട്ടത്രെ ഖിയാമത്തുനാളില്‍ അവന്‍റെ മുമ്പാകെ വരുന്നത്. അവന്‍റെ രക്ഷയും തുണയുമല്ലാതെ അവിടെ ആര്‍ക്കും യാതൊരു അവലംബവും ഇല്ലതന്നെ. അവന്‍റെ പ്രീതിയും, രക്ഷയും ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:- 19:96 إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّا ﴾٩٦﴿ നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ക്കു പരമകാരുണികനായുള്ളവന്‍ സ്നേഹം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ سَيَجْعَلُ ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും لَهُمُ അവര്‍ക്കു الرَّحْمَـٰنُ പരമകാരുണികന്‍ وُدًّا സ്നേഹം , താൽപര്യം അതായതു: അല്ലാഹുവിന്‍റെയും, മലക്കുകളുടെയും, ഭൂമിയിലുള്ളവരുടെയുമെല്ലാം സ്നേഹം അവര്‍ക്കു ലഭിക്കുന്നതാകുന്നു. നബി (സ) ഇപ്രകാരം അരുളിചെയ്തതായി ബുഖാരി, മുസ്‌ലിം, തിര്‍മദി (റ) മുതലായവര്‍ നിവേദനം ചെയ്യുന്നു. وعنه عن النبي، صلى الله عليه وسلم، قال‏:‏ ‏”‏إذا أحب الله العبد نادى جبريل‏:‏ إن الله تعالى يحب فلانًا، فأحببه، فيحبه جبريل، فينادي في أهل السماء‏:‏ إن الله يحب فلانًا، فأحبوه، فيحبه أهل السماء، ثم يوضع له القبول في الأرض‏”‏ ‏(‏‏(‏متفق عليه‏)‏‏) وفي رواية لمسلم ‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏”‏إن الله تعالى إذا أحب عبدًا دعا جبريل، فقال ‏:‏ إني أحب فلانًا فأحببه، فيحبه جبريل، ثم ينادي في السماء، فيقول‏:‏ إن الله يحب فلانًا، فأحبوه فيحبه أهل السماء، ثم يوضع له القبول في الأرض، وإذا أبغض عبدًا دعا جبريل فيقول‏:‏ إني أبغض فلانًا، فأبغضه، فيبغضه جبريل، ثم ينادي في أهل السماء، إن الله يبغض فلانًا، فأبغضوه، ثم توضع له البغضاء في الأرض‏”‏‏.‏ സാരം: ‘അല്ലാഹു ഒരു അടിയാനെ സ്നേഹിക്കുന്നപക്ഷം ജിബ്രീലിനോടു അവന്‍ പറയും: ‘ഇന്ന ആളെ ഞാന്‍ സ്നേഹിക്കുന്നുണ്ട്, അതിനാല്‍ നീയും അവനെ സ്നേഹിക്കുക’ എന്നു. അങ്ങനെ, അതു ആകാശത്തില്‍ വിളിച്ചു പറയപ്പെടും. പിന്നീടു അവനു ഭൂമിയിലും സ്നേഹമുണ്ടായിത്തീരുന്നു. അതാണു അല്ലാഹു ഈ (96-ാം) വചനത്തില്‍ പറയുന്നത്. തിരുമേനി ഈ വചനം ഓതുകയും ചെയ്തു. 19:97 فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا ﴾٩٧﴿ എന്നാല്‍, ഇതു[ഖുര്‍ആന്‍] നാം നിന്‍റെ ഭാഷയില്‍ (അവതരിപ്പിച്ച്) എളുപ്പമാക്കിത്തന്നിരിക്കുന്നതു, ഭയഭക്തന്‍മാര്‍ക്കു ഇതുകൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീതുചെയ്യുവാനും വേണ്ടിത്തന്നെയാണ്. فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടുത്തിയിരിക്കുന്നു بِلِسَانِكَ നിന്‍റെ ഭാഷയില്‍ لِتُبَشِّرَ നീ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ (തന്നെ) بِهِ അതുകൊണ്ടു, അതു മൂലം الْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക് وَتُنذِرَ നീ താക്കീതു നല്‍കുവാനും മുന്നറിയിപ്പ് നല്‍കുവാനും (തന്നെ), بِهِ അതുകൊണ്ട് قَوْمًا ഒരു ജനതക്കു لُّدًّا കുതര്‍ക്കികളായ 19:98 وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا ﴾٩٨﴿ എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അവരില്‍നിന്നു ഒരാളെയെങ്കിലും നീ കാണുന്നുണ്ടോ? അല്ലെങ്കില്‍, അവരുടേതായ വല്ല ലഘുശബ്ദവും നീ കേള്‍ക്കുന്നുണ്ടോ?! وَكَمْ എത്രയോ. എത്ര أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളില്‍ നിന്നു, തലമുറകളായി هَلْ تُحِسُّ നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ مِنْهُم അവരില്‍ നിന്നു مِّنْ أَحَدٍ ഒരാളെയെങ്കിലും (ആരെയെങ്കിലും) أَوْ تَسْمَعُ അല്ലെങ്കില്‍ നീ കേള്‍ക്കുന്നുണ്ടോ لَهُمْ അവരുടെ, അവര്‍ക്കു رِكْزًا ലഘുശബ്ദം (വല്ല നേരിയ ശബ്ദവും) ഇല്ല, ഒന്നുമില്ല. ഇങ്ങിനി മടങ്ങിവരാത്തവണ്ണം അവരെല്ലാം നാമാവശേഷമായിപ്പോയി! ഈ നിയമം ഇവര്‍ക്കും- നിലവിലുള്ള അവിശ്വാസികള്‍ക്കും – ബാധകമാണെന്നു ഇവര്‍ ഓര്‍ത്തുകൊള്ളട്ടെ എന്നു സാരം. ‘നിന്‍റെ ഭാഷയില്‍’ (بِلِسَانِكَ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം അറബിഭാഷയില്‍ എന്നാണെന്നു വ്യക്തമാണ്. ഖുര്‍ആന്‍ അറബി ഭാഷയില്‍ അവതരിപ്പിക്കുവാനുള്ള കാരണം അടുത്ത സൂറത്ത് 113-ാം വചനത്തിന്‍റെ വിവരണത്തില്‍ വെച്ചു നമുക്കുവായിക്കാം. اِن شاء الله ഈ സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങളില്‍ ചിലതു അവസാന വചനങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകാണാം. അതായതു: ഈസാ(അ) നെ ക്കുറിച്ചു ക്രിസ്ത്യാനികള്‍ക്കുള്ള പിഴച്ച വിശ്വാസം 35, 36 വചനങ്ങളില്‍ അല്ലാഹു പറഞ്ഞു. അന്ത്യദിനത്തില്‍ ജനങ്ങള്‍ രണ്ടുതരക്കാരായിരിക്കുമെന്നും, ഒന്ന് ‘മുത്തഖീ’കളും മറ്റൊന്നു ‘മുജ് രിമു’കളും ആണെന്നും, അഥവാ ദോഷബാധയെ സൂക്ഷിച്ചു നടക്കുന്ന ഭയഭക്തന്മാരും, സത്യത്തെ ധിക്കരിച്ചു നടക്കുന്ന കുറ്റവാളികളും, ഒന്നാമത്തെ വിഭാഗത്തിനു മോക്ഷവും, രണ്ടാമത്തെ വിഭാഗത്തിനു ശിക്ഷയുമാണ്‌ അനുഭവപ്പെടുക എന്നും പ്രസ്താവിച്ചു. ഈ ലോകത്തുള്ളതുപോലെ, ശുപാര്‍ശകൊണ്ടു രക്ഷ നേടുവാന്‍ അവിടെ ഒരു നിവര്‍ത്തിയുമില്ലെന്നും വ്യക്തമാക്കി. എന്നിരിക്കെ, ഈസാ(അ) നെ മനുഷ്യപാപങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമായി സങ്കല്‍പ്പിക്കുന്നതിലും, അദ്ദേഹത്തിന്‍റെ ശുപാര്‍ശ കൊണ്ടു മോക്ഷം നേടാമെന്നു വിചാരിക്കുന്നതിലും അര്‍ത്ഥമില്ലല്ലോ. തുടര്‍ന്നുകൊണ്ടു: ഈസാ (അ) നബിയോ മറ്റാരെങ്കിലുമോ ദൈവപുത്രനാണെന്ന വാദത്തിന്‍റെ കഴമ്പില്ലായ്മ ചൂണ്ടിക്കാട്ടുന്നു. ആകാശഭൂമികളെയും, മറ്റെല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന കര്‍ത്താവിനു ഒരു പുത്രന്‍റെ ആവശ്യം നേരിട്ടുവെന്നു ധരിക്കുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്താണ്?! ഈ അന്ധവിശ്വാസത്തെ അടിയോടെ ഖണ്ഡിക്കുന്ന തത്വം ഒരൊറ്റ വാചകത്തില്‍ അല്ലാഹു വിവരിക്കുന്നു. യാതൊരു സംശയത്തിനും വകയില്ലാത്ത ആ വാക്യം സ്വയം വ്യക്തമാണ്. ഹൃദയത്തെ ആകര്‍ഷിക്കുന്ന ഒരു ഖണ്ഡിതതത്വം! ഹൃദയത്തെ തട്ടിയുണര്‍ത്തുന്ന ശൈലിയും! إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا അതെ, സൃഷ്ടിലോകത്തുള്ള ഏതൊരുവനും – ഈസാ (അ)യാകട്ടെ, മറ്റാരെങ്കിലുമാകട്ടെ- സ്രഷ്ടാവിന്‍റെ സന്നിധിയില്‍ അടിമയുടെ നില മാത്രമേയുള്ളു. എന്നുവെച്ചാല്‍ : യജമാനത്വവും, ആരാധ്യതയും- അഥവാ സംരക്ഷകത്വവും ദൈവത്വവും ( الربوبية و الالوهية ) അല്ലാഹുവിനു മാത്രമാണ്. മറ്റുള്ള വസ്തുവിനെല്ലാമുള്ളത് അടിമത്തവും, ആരാധനാര്‍പ്പണവും ( العبودية و العبادة ) മാത്രം. യേശുവിന്‍റെ ദൈവത്വത്തില്‍ വിശ്വസിക്കുന്നവരേ! ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കു നിഷേധിക്കാമോ? ഇല്ലെങ്കില്‍ പിന്നെ, ഈസാ (അ) നബിക്കും അല്ലാഹുവിന്‍റെ മുമ്പില്‍ വെറും അടിമയായിരിക്കുവാനേ അര്‍ഹതയുള്ളു- ആരാധ്യനായിരിക്കുവാന്‍ അര്‍ഹതയില്ല; ദാസനായിരിക്കുവാനേ നിവൃത്തിയുള്ളൂ – യജമാനനായിരിക്കുക സാധ്യമല്ല; ദൈവികവിധിക്കു വിധേയനാകുവാനേ തരമുള്ളു- വിധികര്‍ത്താവായിരിക്കുവാന്‍ മാര്‍ഗ്ഗമില്ല. സൃഷ്ടികളെല്ലാം അവന്‍റെ അടിയാന്മാരായിരിക്കുക, ഒരാള്‍ മാത്രം അതില്‍ നിന്നു ഒഴിവായിരിക്കുക, അതു ഉണ്ടാകാവതല്ല. 96-98ല്‍, സൂറത്തിനെ ഉപസംഹരിപ്പിച്ചുകൊണ്ടുള്ള ഉപദേശമാകുന്നു. പ്രധാനമായ രണ്ടു തത്വങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്: (1) സത്യവിശ്വാസത്തിന്‍റെയും സല്‍ക്കര്‍മ്മങ്ങളുടെയും മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്കു താമസിയാതെ അല്ലാഹു ജനഹൃദയങ്ങള്‍ തുറന്നുകൊടുക്കുന്നതും, അങ്ങിനെ അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായി പരിണമിക്കുന്നതുമാകുന്നു. ഈ ഭാഗ്യം നേടിക്കഴിഞ്ഞവര്‍ – വ്യക്തിയാകട്ടെ, ജനതയാകട്ടെ – ഭൂമുഖത്തു നേതൃത്വവും സ്വീകരണവും ഉള്ളവരായിരിക്കുമല്ലോ. (2) സത്യത്തിനെതിരില്‍ അക്രമവും ധിക്കാരവും കാണിക്കുന്നവര്‍ക്ക് മുമ്പു നശിപ്പിക്കപ്പെട്ടുപോയ ജനങ്ങളുടെ അനുഭവമാണ് ഉണ്ടാവുക. അഥവാ അവരുടെ ‘പേരും ചൂരും’ നിലനില്‍ക്കുകയില്ല. ഈ രണ്ടു കാര്യങ്ങളും ഇസ്‌ലാമിന്‍റെ ആദ്യകാലത്തു – അടുത്തടുത്ത കാലങ്ങളിലായി- നമ്മുടെ സമുദായം കണ്ടുകഴിഞ്ഞതാണ്:- അതാ, ഒരു കാലം നമുക്കു കഴിഞ്ഞുപോയി; ലോകം നമ്മെ സ്നേഹിച്ചു; മാനിച്ചു. നമ്മുടെ ഉപദ്രവമോ അക്രമമോ ഭയന്നിട്ടല്ല – നീതിയും മര്യാദയും കാംക്ഷിച്ചു മാത്രം. ജനങ്ങള്‍ നമ്മിലേക്കു ഓടിവന്നു; നമ്മെ വിളിച്ചുവരുത്തി. പട്ടണങ്ങള്‍ അവയുടെ കവാടം നമുക്കു തുറന്നുതന്നു. കോട്ടകളുടെ താക്കോലുകള്‍ നമുക്കു എല്പിക്കപ്പെട്ടു. കാരണം? അന്നു നമ്മുടെ വിശ്വാസകര്‍മ്മങ്ങള്‍ പരിശുദ്ധങ്ങളായിരുന്നു. അജ്നാദീനിലെയും, യര്‍മൂക്കിലെയും (*) പോര്‍ക്കളങ്ങളില്‍, ബൈസന്തീന്‍ (റോമാ) സാമ്രാജ്യസേന മുസ്‌ലിംകളോടു പടപൊരുതുമ്പോള്‍, സിരിയാ നിവാസികള്‍ അവര്‍ക്കു സ്നേഹസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുസ്രാപട്ടണം അതിന്‍റെ കവാടം തുറന്നുകൊടുത്തു. ഹിംസു( حمص) നിവാസികള്‍ അവര്‍ക്കു പല ഒത്താശകളും ചെയ്തുകൊടുത്തു. ത്വറാബല്‍സ് (طرابلس )അവരെ സ്വീകരിക്കുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. സ്വൂര്‍ ( صور) പട്ടണം, അതിന്‍റെ കോട്ടയില്‍ കാവല്‍ക്കാര്‍ വേണ്ടതില്ലെന്നുവെച്ചു. (**) മുസ്ലിംകള്‍ ഈജിപ്തിന്‍റെ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ അവരെ സ്വാഗതം ചെയ്തതു ക്രിസ്ത്യാനികളായിരുന്നു. അവര്‍ അവിടെ പ്രവേശിച്ചപ്പോള്‍ യാതൊരു മാര്‍ഗ്ഗ തടസ്സവും അവരെ ബാധിച്ചില്ലെന്നു മാത്രമല്ല, ഭക്ഷണാദിസാധന സാമഗ്രികള്‍ക്കുപോലും അവര്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതെല്ലം ഒന്നാം വിഭാഗത്തെ സംബന്ധിച്ച പഴയ ചരിത്രങ്ങളാണ്. രണ്ടാം വിഭാഗക്കാരുടെ കര്‍മ്മഫലത്തെക്കുറിച്ചു അധികമൊന്നും പറയേണ്ടതായിട്ടില്ല. ഈ ഖുര്‍ആന്‍ വചനം അവതരിച്ചു 15 കൊല്ലങ്ങളായപ്പോഴേക്കും, വിശുദ്ധഖുര്‍ആന്‍റെ പ്രബോധനത്തെ ധിക്കാരപൂര്‍വ്വം – സര്‍വ്വശക്തിയുമുപയോഗിച്ചു – എതിര്‍ത്തിരുന്ന വന്‍ ശക്തികളെല്ലാം മുഖം കുത്തിനിലംപതിച്ചു കഴിഞ്ഞു. ആ ചരിത്രം, ഗ്രന്ഥങ്ങളുടെ താളുകളില്‍ നിറഞ്ഞു കിടക്കുകയാണല്ലോ. و الحمدلله رب العالمين (*) ശാം രാജ്യങ്ങളില്‍പ്പെട്ട രണ്ടു രാജ്യങ്ങള്‍ (*) സ്ഥലങ്ങള്‍ ഫലസ്തീന്‍ – സിരിയാ പടങ്ങളില്‍ കാണാം. 19. مريم - മര്‍യം സൂറത്ത് മര്‍യം : 01-40 സൂറത്ത് മര്‍യം : 41-65 സൂറത്ത് മര്‍യം : 66-98 സൂറത്ത് മര്‍യം : വ്യാഖ്യാനക്കുറിപ്പ്‌ ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
കർണാടകയിലെ ഹിജാബ് പ്രതിസന്ധി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്നു പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു . ഉഡുപ്പിയിൽ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ ഹോട്ടൽ അക്രമികൾ അടിച്ചു പൊളിക്കകയും സഹോദരനെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി ദിവസം കഴിയുന്തോറും അധികൃതർ കൂടുതൽ വിദ്യാലയങ്ങളിലേക്കു താൽക്കാലിക ഉത്തരവിന്റെ മറവിൽ നിരോധനം ബാധകമാക്കുകയാണ്. 2021 ഡിസംബറിൽ ലോക്ക് ഡൌൺ കഴിഞ്ഞു കോളേജ് തുറന്നപ്പോൾ ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ച ആറു കുട്ടികൾ പ്രവേശിക്കാൻ ശ്രമിക്കുകയും അധികൃതർ വിലക്കുകയും ചെയ്യുന്നിടത്തു നിന്നാണ് സംഭവം രാജ്യത്തിൻറെ ശ്രദ്ധയിൽ പെടുന്നത് . അതിനു മുൻപ് കോളേജിൽ പ്രവേശന കവാടത്തിൽ വെച്ച് ഹിജാബ് അഴിച്ചു ബാഗിൽ വെച്ച് കോളേജിൽ പ്രവേശിക്കുകയായിരുന്നു രീതി എന്ന് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. യൂണിഫോം സംബന്ധിച്ച നിബന്ധനകൾ അനുസരിച്ചായിരുന്നു ആ സമ്പ്രദായം തുടർന്ന് വന്നത്. വിദ്യാർത്ഥിനികൾ അനുവാദത്തിനായി കോളേജ് അധികൃതർക്ക് അപേക്ഷ നൽകുകയും അതിന്മേൽ നടപടി ഉണ്ടാവാതിരിക്കുകയും ചെയ്തപ്പോഴാണ് ഏതാനും വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു കൊണ്ട് കോളേജിൽ പ്രവേശിക്കാൻ മുതിർന്നതും തടയപ്പെട്ടപ്പോൾ പ്രവേശന കവാടത്തിൽ സമരം ചെയ്തതും. നിരവധി പോസ്റ്റുകളും വാർത്താ കുറിപ്പുകളും കണ്ണിൽ പെട്ടു എങ്കിലും നിലവിലുള്ള വസ്ത്ര ധാരണ രീതിയിൽ ആരാണ് മാറ്റം വരുത്തിയത് എന്ന് വ്യക്തമായിരുന്നില്ല. അത് വിവാദത്തിലും അതിനെ തുടർന്നുണ്ടായ വർഗീയ ധ്രുവീകരണത്തിലും താക്കോൽ ഘടകമാണ്. പിന്നെ എന്ത് കൊണ്ടായിരിക്കും അത് മാധ്യമങ്ങൾ സംശയ രഹിതമായി റിപ്പോർട്ട് ചെയ്യാതിരുന്നത്. അങ്ങനെ ചോദിച്ചാൽ ഒരു വർഗീയ കലാപം ഏതു മാധ്യമത്തിനാണ് ഇഷ്ടമല്ലാത്തത് ? സംഭവത്തിന് രണ്ടു മാസം മുൻപ് ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനെതിരെ എ ബി വി പി സംഘടിപ്പിച്ച റാലിയിൽ ഇപ്പോൾ ഹിജാബ് സമരത്തിന് മുൻപിലുള്ള വിദ്യാത്ഥിനിയുൾപ്പെടെയുള്ള മുസ്ലിം വിദ്യാർഥികൾ പങ്കെടുക്കുകയും റാലിയുടെ ഫോട്ടോ വൈറൽ ആവുകയും ചെയ്തു . അതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ടു മായി ചാർച്ചയുള്ള വിദ്യാർത്ഥി സംഘടനയായ ‘ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ’യുടെ അംഗങ്ങൾ മുസ്ലിം വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തതിനെ വിമർശിക്കുകയും കർണാടകയുടെ തീരപ്രദേശങ്ങളിലുള്ള മുസ്ലിം വീടുകളിൽ വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്തു . അതിന്റെ ഫലമായാണ് കോളേജ് തുറന്നപ്പോൾ ചില വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു പ്രവേശിക്കാൻ മുതിർന്നത് . സംഭവം നടക്കുമ്പോൾ ഭൂരിപക്ഷം മുസ്ലിം വിദ്യാർത്ഥിനികളും യൂണിഫോം ചിട്ട യനുസരിച്ചു ഹിജാബ് ധരിക്കാതെയാണ് ക്ലാസ്സിൽ ഇരുന്നത് എന്നതിൽ നിന്ന് അതായിരുന്നു പതിവ് രീതി എന്ന് അനുമാനിക്കാം . ക്‌ളാസിൽ ഹിജാബ് ധരിക്കാൻ അവകാശമുന്നയിക്കുന്ന വിദ്യാർത്ഥിനിയുടെ പക്ഷം നോക്കാം . പൂർവ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു ക്‌ളാസിൽ പ്രവേശിച്ചിരുന്നു എന്ന് അവൾ സാക്ഷ്യപ്പെടുത്തുന്നു . കഴിഞ്ഞ മൂന്നു കൊല്ലങ്ങളായിട്ടാണ് സീനിയർ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ ഉപദ്രവം നേരിട്ടു തുടങ്ങിയത് . തുടർന്ന് ഉഡുപ്പി കോളേജിൽ വിഷയം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും തീരുമാനം വരുന്നത് വരെകോളേജിൽ തൽസ്ഥിതി തുടരാൻ സംസ്ഥാന പ്രീയൂണിവേഴ്സിറ്റി വകുപ്പ് ഉത്തരവിറക്കുകയും ചെയ്യുന്നു .സംഘർഷമുണ്ടായ ഉഡുപ്പി കോളേജിലേക്ക് മാത്രം ബാധകമായ താൽക്കാലിക ഉത്തരവിന്റെ പേർ പറഞ്ഞു അടുത്തുള്ള നഗരത്തിലെ നൂറ്റാണ്ടു പിന്നിട്ട സർക്കാർ കോളേജിൽ കോളേജ്കമ്മിറ്റിയുടെ നേതൃ സ്ഥാനം കൂടി വഹിക്കുന്ന സ്ഥലം എം എൽ എ(ബി ജെ പി )ഹിജാബ് വിലക്ക് പ്രഖ്യാപിക്കുന്നു . ദശാബ്ദങ്ങളായി വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു ഹാജരാവുന്ന കോളേജിൽ ഉത്തരവിറക്കിയത് നിയമ വിരുദ്ധവും ദുരുദ്ദേശപരവും ആസൂത്രിതമായ ഒരു വർഗീയ കാര്യപരിപാടിയുടെ ഭാഗവുമായിരുന്നു എന്ന് വ്യക്തം .പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും രക്ഷിതാക്കൾക്കും മുസ്ലിം സമൂഹത്തിൽ പൊതുവേയും ഉണ്ടാക്കിയ അവിശ്വാസത്തിന്റെ അന്തരീക്ഷം വീണുകിട്ടിയ സുവർണാവസരമാക്കുകയായിരുന്നു ഹിന്ദുത്വരാഷ്ട്രീയം .വിഷയം ചർച്ച ചെയ്യാൻ ക്ഷണിക്കപ്പെട്ട രക്ഷിതാക്കളുടെ മുൻപിൽ പിറ്റേദിവസം പ്രതിഷേധമായി ഹിന്ദു വിദ്യാർഥികൾ കാവി ഷാൾ പുതച്ചു ഹാജരായി .ഹിന്ദുത്വ സംഘടനകളുടെ പ്രേരണയാലാണ് യാഥാസ്ഥിതികത്വത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും പതാക വാഹകരായി ആൺകുട്ടികൾ -നാളത്തെ പൗരന്മാർ – കാവി ഷാൾ ധരിച്ചും തലപ്പാവണിഞ്ഞും പ്രത്യക്ഷപ്പെട്ടത് .ഫലത്തിൽ എന്തിനെതിരെയായിരുന്നു അവർഅണി നിരന്നത് ?സഹ ജീവികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരെ ,വിദ്യാഭ്യാസ അവകാശത്തിനെതിരെ , രാജ്യത്തെ മത സഹ വർത്തിത്വത്തിനും ,സാമൂഹ്യ പുരോഗതിക്കും എതിരെ . ഒരു പക്ഷത്തിന്റെ വക്താക്കളായി എ ബി വി പി യും മറുപക്ഷത്തെ പിന്താങ്ങി സി എഫ് ഐ യും നിലയുറപ്പിച്ചപ്പോൾ കെ എസ് യു ,വും എസ് എഫ് ഐ യും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി . വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമരഭൂമിയിൽ നിന്ന് മതേതര സംഘടനകൾ പിൻവാങ്ങുന്നതിൽ വലിയ അപകടം ഉണ്ട് . കർണാടകയിൽ നഗരങ്ങളിലും തീര ദേശങ്ങളിലും മത തീവ്ര വികാരം പുലർത്തുന്ന വിദ്യാർത്ഥി സംഘടനകൾ ഗണ്യമായ സ്വാധീനം ചെലുത്തുന്നുവത്രെ . എബിവിപി യുടെ ബലാത്സംഗ വിമർശക റാലിയിൽ പങ്കെടുത്തതിന് താൻ കുടുംബാംഗങ്ങളിൽ നിന്നും സമുദായത്തിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടേണ്ടിവന്നുവെന്നു ഹിജാബ് സമരത്തിന്റെ മുൻനിരയിലുള്ള Assadi എന്ന പെൺകുട്ടി സമ്മതിക്കുന്നു . “ഹിന്ദു ജാഗരണ വേദിക”യുമായി തങ്ങൾ നിരന്തര സമ്പർക്കത്തിലാണ് എന്ന് കാവിഷാൾ പ്രതിഷേധക്കാരും . അടുത്ത ദിവസങ്ങളിൽ സമരം കൂടുതൽ കോളേജുകളിലേക്കു വ്യാപിച്ചു ഹിജാബ് ധരിക്കുന്നവരുടെയും കാവി ഷാൾ പുതച്ചു വരുന്നവരുടെയും എണ്ണം പല കോളേജുകളിലേക്കും പെരുകി . “വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പുകളിലാണ് പ്രതിഷേധം മുളപൊട്ടിയത് . കൂടെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചു കണ്ടപ്പോൾ ഞങ്ങൾ അസ്വസ്ഥരായി . ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാവുകയാണ് വേണ്ടത് . ഹിന്ദുകുട്ടികളോട് കാവി ഷാൾ ബാഗിൽ കരുതാൻ ഞങ്ങൾ നിർദേശിച്ചു . ഞങ്ങൾക്ക് എന്ത് കൊണ്ട് സ്വന്തം മത സ്വത്വം ഉന്നയിച്ചു കൂടാ ? “പ്രതിഷേധിക്കുന്നവരുടെ വക്താവായ കൗമാരക്കാരന്റെ വാക്കുകളാണ് ” കൃത്രിമ ബുദ്ധി മനുഷ്യ വികാരങ്ങൾ അനുഭവിക്കുവാനും പ്രതികരിക്കാനും പ്രാപ്തി നേടുന്നതു ചർച്ച ചെയ്യപ്പെടുന്ന ലോക സാഹചര്യത്തിൽ , അതിവേഗം കുതിക്കുന്ന ഏഷ്യൻ ശക്തി എന്ന് ഊറ്റം കൊള്ളുന്ന രാജ്യത്തെ , മുതിർന്ന വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ അസ്വസ്ഥരാവുന്നതും കണിശത പുലർത്തുന്നതും അവരവരുടെ മതസ്വത്വത്തെ കുറിച്ചാണെന്നത് നമ്മൾ എവിടെയെത്തി നില്ക്കുന്നു എന്ന് സൂചിപ്പിക്കുന്നു . ആരാണ് ഈ വിഷയങ്ങൾ ഇവർക്ക് മുൻപിൽ ഇട്ടു കൊടുത്തത് ? ബീഫ് ഉപയോഗത്തിന്റെ പേരിൽ ആദ്യമായൊരാളെ തല്ലിക്കൊന്നത് ഒരു ധ്രുവീകരണ കാര്യപരിപാടിയുടെ launching ആയിരുന്നു . ചിലയിടങ്ങളിൽ ആവർത്തിച്ചുവെങ്കിലും അത് ഹിന്ദുത്വ ശക്തികൾ ഉദ്ദേശിച്ചത് പോലെ കത്തിപ്പിടിച്ചില്ല . ഹിന്ദുമത വിശ്വാസികളിൽ ഒരു വലിയ വിഭാഗം അത് പിന്താങ്ങാൻ വിസമ്മതിച്ചു . “മഹാ പാപം ” എന്നവർ ആ ക്രൂരതയ്ക്കെതിരെ മത ഭാഷയിൽ തന്നെ കണ്ണുംകാതും പൊത്തി. അതിന്റെ തുടർച്ചകൾ പരീക്ഷിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം ലവ് ജിഹാദ് കടന്നു ഇപ്പോൾ ഹിജാബ് വിരുദ്ധ സമരത്തിൽ എത്തി മുസ്ലിം സ്ത്രീകൾക്കെതിരെ നേർക്ക്നേർ പടനീക്കം നടത്തിയിരിക്കുകയാണ് .പക്ഷെ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തു ഈ തീപ്പൊരി ഇട്ടു കൊടുത്തത് മുസ്ലിം തീവ്ര സംഘടനകളാണ്.അടുത്ത ഘട്ടത്തിൽ ഒരേ സമയം ന്യുനപക്ഷ പ്രതിരോധമായും സ്വന്തം സമുദായത്തിലെ സ്ത്രീകളെ ഒതുക്കുവാനുമുള്ള സുവർണാവസരമായും പരിവർത്തിപ്പിച്ചിരിക്കയാണ്അവർ . അവരുടെ സ്ത്രീകൾ ഒരിക്കലും അത് തിരിച്ചറിയില്ല എന്ന് അവർക്കുറപ്പുണ്ട് . രാജ്യത്തെ ഛിദ്രീകരണ പ്രവർത്തനങ്ങളിൽ ഹിന്ദുത്വ -മുസ്ലിം തീവ്ര വാദ ശക്തികൾ പരസ്പര പോഷകമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് വീണ്ടും തെളിയിക്കുകയാണ് ഹിജാബ് പ്രശ്നത്തിന്റെ തുടക്കവും വ്യാപനവും .ഭൂരിപക്ഷ ബലം ഉപയോഗിച്ചു ഹിന്ദുത്വ ശക്തികൾ പ്രത്യക്ഷമായാണ് നീങ്ങുന്നത് ആരുണ്ടിവിടെ തടയാൻ എന്നതാണ് കോടതികളെയും മാധ്യമങ്ങളെയും വരുതിയിലാക്കിയ അപ്രമാദിത്തം . രഹസ്യാത്മകവും ഗ്രൗണ്ട് ലെവലിൽ ലഹരിമരുന്നുപയോഗം പോലെ പ്രച്ഛഹ്നമായി വ്യാപിക്കുന്നതുമാണ് ഇസ്ലാമിക തീവ്ര രാഷ്ട്രീയം . ബീഫ് കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിജാബ് സമരത്തിന് വ്യാപന ക്ഷമത കൂടുതലുണ്ട് . ഇതിലെന്ത് ?എന്ന് നിർദോഷികളും നിഷ്പക്ഷരും വരെ കടത്തി വിടുന്നു . അതിന്റെ ലക്ഷണങ്ങൾ മഹാരാഷ്ട്രയിൽ പ്രത്യക്ഷമായി. കേരളവും ജാഗരൂകമായിരിക്കണം .മാനന്തവാടിയിൽ കന്യാസ്ത്രീ ഹിജാബ് ധരിച്ച കുട്ടിയെ തടഞ്ഞു എന്ന വ്യാജ വീഡിയോ വൈറൽ ആയി . ഈ മഹാ വിപത്തിനെതിരെ നമ്മുടെ യുവതയെ സ്ത്രീ പുരുഷ ഭേദമെന്യേ അടിയന്തിരമായി സജ്ജരാക്കേണ്ടതുണ്ട് .മതേതര വിദ്യാർത്ഥി -യുവജന സംഘടനകൾക്കാണ് ഇതിൽ മുഖ്യ പങ്കു വഹിക്കാനാവുക . രാഷ്ട്രീയ പാർട്ടികളുടെ ആജ്ഞാനുവർത്തികളായി അവശേഷിക്കാതെ വിദ്യാർത്ഥി ലോകത്തു മത നിരപേക്ഷതയുടെ ജനാധിപത്യ സംസ്കാരം കൊണ്ടു വരാൻ , കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വിദ്യാർത്ഥി യുവജന സംഘടനകൾ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു പ്രവർത്തിക്കണം. പൊതുസമൂഹം ഒപ്പം നിൽക്കണം . കടന്നു പോയ ദുരന്ത കാലങ്ങളിൽ കൈമെയ് കോർത്ത്സന്നദ്ധ പ്രവർത്തനം നടത്തിയവരാണ് ഇവിടത്തെ യുവാക്കൾ . സൂക്ഷ്മമായി നോക്കിയാൽ മിക്കവാറും ആ ശ്രമദാനവും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിന്റെയും നിർദേശങ്ങൾക്ക് വിധേയമായ കേഡർ പ്രവർത്തനമായിരുന്നു എന്ന് കാണാം. കക്ഷി രാഷ്ട്രീയത്തിനും മത സ്ഥാപനങ്ങൾക്കും പുറത്തു യുവജനങ്ങളിൽ ഒരു നവ ലോക വീക്ഷണം വളരണം, വളർത്തണം . അതിനു സ്വീകരിക്കേണ്ട നയങ്ങളെയും പരിപാടികളെയും കുറിച്ച് നൂതനാശയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യണം.
അടുത്ത ദിവസം ഞാൻ പിന്നെയും പോയി… ആരാണെന്ന് കണ്ടുപിടിക്കാൻ ഒരുതരം വാശി… അതുകൊണ്ട് അന്ന് മനപ്പൂർവം അർച്ചന കഴിപ്പിച്ചില്ല.. അവിടെ നിന്നങ്ങു തൊഴുതു… എന്നത്തേയും പോലെ കണ്ണടച്ചില്ല… ചുറ്റും നോക്കി.. ആണായിട്ട് ആ വയസൻ തിരുമേനി അല്ലാതെ വേറെ ആരുമില്ല ചുറ്റും… ഇനി ഇങ്ങേരായിരിക്കുമോ… ഏയ്‌.. നേരെ ചൊവ്വേ നിക്കാൻ ഉള്ള കെൽപ്പില്ലാത്ത ഈ തിരുമേനി ഈ വയസാംകാലത്ത് പറ്റിക്കാൻ വരുന്നത്.. പിന്നേ…. ഇതൊന്നുമല്ല… ഇല്ല…. ഇന്ന് ഇനി എവിടെ മറുപടി തരും… രസീത് ഇല്ലല്ലോ.. നമ്മളോടാ കളി… തിരിച്ചു സ്കന്ദന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ വല്യ തിരുമേനി പിടിച്ചു നിർത്തി… ഇന്നധികമാരുമില്ല കുട്ടീ.. ഈ പ്രസാദം കൂടി കൊണ്ട് പൊയ്ക്കോ .. കയ്യിൽ വാഴയിലയിൽ ഇത്തിരി പൂവുമിലയും പ്രസാദവും… ചന്ദനം തൊട്ടിട്ട് എല്ലായിടത്തും പോയി തൊഴുതു… വണ്ടിയിലും ഒരു കുറി വരച്ചു… നോക്കിയപ്പോൾ ചന്ദനത്തിനടിയിലും അക്ഷരങ്ങൾ… വാഴയിലയിൽ എഴുതിയേക്കുകയാണ്… മറുവശത്ത് ആണ് എഴുതിയേക്കുന്നത്… ഭാവയാമീ… എന്നെ പരീക്ഷിക്കുവാനാണോ നീയിന്ന് അർച്ചന കഴിപ്പിക്കാത്തത്… വേണ്ടിയിരുന്നില്ല ഭാവ….. ഒരു തവണ മാത്രമറിഞ്ഞിട്ടും നിന്റെ കൈപ്പടയോട് ഈ രുദ്രന് പ്രണയമാണ്…. ആരാധികയെ രുദ്രൻ പ്രണയിക്കുന്നു.. ഇനിയുമെന്നെ പരീക്ഷിക്കരുത്.. കാത്തിരിക്കും… വായിക്കാൻ വേണ്ടി കയ്യിലേക്ക് കുടഞ്ഞിരുന്ന പ്രസാദം അതുപോലെ ഇലയിലേക്ക് മറിച്ചു.. എടുത്ത് വെച്ചു… പിന്നെ അന്നത്തെ ദിവസം മുഴുവൻ ചിന്തയായിരുന്നു…. ചതിക്കരുത് ഭഗവാനേ നീയെന്നെ… കടം കേറി മുടിഞ്ഞു നിൽക്കുന്നൊരു തറവാട്ടിലെ കുട്ടിയാ ഞാൻ… ഇപ്പോ എനിക്ക് പഠിക്കാൻ വേണ്ടി എടുത്തതും കടം… ജീവിതം അവസാനിപ്പിച്ചാലോ എന്ന് പലവട്ടം ചർച്ച ചെയ്തിടത്തുനിന്നാ ഞാൻ ഇവിടെ വന്നു നില്കുന്നത്… എന്റെ ആരാധനയെ നീ പരീക്ഷിക്കരുത് രുദ്രാ… കരയാൻ വയ്യിനി… നിന്നെ പരീക്ഷിചതിനു ശപിക്കരുതെന്നേ… മാപ്പ്… ഇഷ്ടമാണ് കോപിഷ്ഠനായ ഈ രുദ്രനെ.. അതുകൊണ്ട് മാത്രം ഇഷ്ടപ്പെട്ടു പോയതാ… അറിവില്ലായ്മ ആയി കണ്ടു പൊറുക്കണം…. ഇനി ആവർത്തിക്കില്ല… ഒരു പേപ്പറിൽ ഇത്രയുമെഴുതി നൂലാൽ കെട്ടി.. നാളെ കൂടി പോവണം…. മാപ്പ് ചോദിക്കണം.. അക്ഷരങ്ങൾ കൊണ്ട്….. 🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁 പിറ്റേന്ന് നല്ല തിരക്കുണ്ടായിരുന്നു… വൈകിയാ പോയത്.. ട്യൂഷൻ ഒഴിവാക്കി…. അമ്പലത്തിൽ പോവുന്നത് മാത്രേ പ്ലാനിൽ ഉണ്ടായിരുന്നുള്ളു…രസീതിനൊപ്പം എന്റെ എഴുത്തും ഞാൻ വെച്ചു…. പ്രസാദത്തിനൊപ്പം മറുപടിയും കിട്ടി… “ക്ഷമിച്ചിരിക്കുന്നു.. പകരമായി പ്രണയിക്കണം നീയെന്നെ… ഗംഗയെപ്പോൽ എന്റെ തിരുജടയിൽ ലയിച്ചു പ്രണയിക്കണം നീ… ” ശ്രീകോവിലിനുള്ളിലേക്ക് കുറേ ഉണിഞ്ഞു നോക്കി.. പക്ഷേ വേറെയാരെയും ഞാൻ കണ്ടില്ലവിടെ…. അപ്പോൾ ഇത് ഭഗവാൻ തന്നെ .. ഉറപ്പ്… അവിടെയെന്റെ ആരാധന പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു… കളിയാക്കിയതാവാം…സത്യമാവാം.. പലരും എന്റെ ചോദ്യത്തിന് മറുപടി ആയി ദേവനെ പ്രണയിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞു… തെറ്റില്ലെന്ന് എന്റെ മനസും പഠിച്ചു തുടങ്ങി…. പിന്നെ എഴുത്തുകളുടെ പെരുമഴയായിരുന്നു… എന്റെ വീടിനെക്കുറിച്ച്… വീട്ടുകാരെക്കുറിച്ച്.. കൂട്ടുകാരെക്കുറിച്ച്… എന്തിനധികം… അമ്പലക്കുളത്തിലെ മീനുകൾ പോലും രസീതിന്റെ പുറകിൽ സ്ഥാനം പിടിച്ചിരുന്നു… വീണ്ടും വീണ്ടും എഴുതാൻ ഞാനുമെന്റെ ദേവനും മത്സരിച്ചു…. എന്നിട്ടും എന്റെ മനസ്സിൽ സംശയങ്ങളുണ്ടായിരുന്നു… ഈ പ്രണയത്തിനൊരവസാനം ഉണ്ടാകുമോ എന്ന്… അപ്പോഴും എന്നോട് രുദ്രൻ പറഞ്ഞു.. അല്ല… എഴുതി..ശാരീരികമല്ല പ്രണയമെന്ന്….. ദിവ്യയിൽ നിന്ന് എല്ലാം ഒളിച്ചു വെച്ചു…. ആരെയും അറിയിക്കുവാൻ എന്റെ ദേവൻ സമ്മതിച്ചിരുന്നില്ല…. നമ്മളിൽ ഒതുങ്ങേണ്ടതാണ് പ്രണയം… പുറത്തറിയുന്നത് നമ്മളാൽ ആവരുത്… നമ്മുടെ പ്രണയത്തിന്റെ ശക്തികൊണ്ടാവണം… ഇന്ന് 17 ദിവസമായി ഞാൻ സ്ഥിരമായിട്ട് അമ്പലത്തിൽ പോക്ക് തുടങ്ങിയിട്ട്.. ഇന്നത്തെ കുറിപ്പടിയിൽ ഞാനെഴുതിച്ചേർത്തു., രുദ്രാ… ഇനി രണ്ടാഴ്ച ഞാനുണ്ടാവുകയില്ല.. എന്റെ കണ്ണുകൾ നിന്റെ പ്രണയാക്ഷരങ്ങൾ തേടിവരില്ല… പ്രകൃതി തീർത്ത വാലായ്മയ്ക്കുള്ളിലിരുന്നു നിന്നെ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും…. കണ്ടില്ലെങ്കിലും ഉള്ളിൽ മുഴുവൻ നീയല്ലേ…. മറുപടി ഇങ്ങനെ ആയിരുന്നു… ഈ നാല് ചുവരുകൾക്കപ്പുറം ഞാനും നീയുമില്ല… നമുക്കിടയിൽ വാലായ്മകളില്ല…കണ്ണടച്ച് നീയെന്നെ ഓർക്കുക… പുഞ്ചിരി വിടരുന്ന നിന്റെ ചുണ്ടുകളിൽ ഞാനുണ്ട്… നീ വിളിക്കുന്ന മൂന്നക്ഷരങ്ങൾക്കിടയിൽ ഞാനുണ്ട്…രുദ്രൻ… അറിവായതിനു ശേഷം ആദ്യമായി ഞാൻ എന്നിലെ സ്ത്രീത്വത്തെ ശപിച്ചു…. നിന്നെ കാണാതെ ഞാനെങ്ങനെ മിഴിയടയ്ക്കും…. ഇടയ്ക്ക് തിരുനടയിൽ നിന്ന് ഞാൻ നിന്നോട് എന്റെ വിഷമം പൊറുപൊറുക്കുമായിരുന്നു… അതൊക്കെ നീ കേട്ടിരുന്നുവോ… ഇനിയും ദിവസങ്ങൾ… വയ്യ… ക്ലാസ് കഴിഞ്ഞു ട്യൂഷന് പോകുമ്പോഴും എന്റെ കണ്ണുകൾ അമ്പലത്തിലേക്ക് നീളുമായിരുന്നു.. ആരെങ്കിലും അറിഞ്ഞാൽ പിന്നേ വേലുത്തമ്പി ദളവയുടെ അവസ്ഥ ആവും.. മരിച്ചാലും കെട്ടിത്തൂക്കും.. നാട്ടുകാരറി ഞ്ഞാൽ… അവരുടെ മൂർത്തിയെ പ്രേമിച്ച വരത്തനാവും ഞാൻ…. അസ്ഥിയിൻ മേൽ ആ രുദ്രൻ ഇരുപ്പുറപ്പിച്ചിരിക്കുന്നു…..
തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ. മാണി വിഭാഗത്തിന്റെ കാര്യത്തിൽ നിലപാടെടുക്കാൻ സമയമായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുറത്താക്കിയെന്നല്ല, യു.ഡി.എഫില് നില്ക്കാന് അവകാശമില്ലെന്നാണ് കണ്വീനര് പറഞ്ഞത്. ചര്ച്ച തുടരാന് പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്നും കോടിയേരി പറഞ്ഞു. Also Read: യുഡിഎഫ് കാണിച്ചത് രാഷ്ട്രീയ അനീതി; തള്ളിപ്പറഞ്ഞത് പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന കെ എം മാണിയുടെ രാക്ഷ്ട്രീയത്തെ യു.ഡി.എഫിൽ പ്രതിസന്ധി രൂപപ്പെടുകയാണെന്നും എന്നാൽ അതിനപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കാനായിട്ടില്ലെന്നും ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. … By Sambhu MS Mon, 29 Jun 2020 തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ. മാണി വിഭാഗത്തിന്റെ കാര്യത്തിൽ നിലപാടെടുക്കാൻ സമയമായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുറത്താക്കിയെന്നല്ല, യു.ഡി.എഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്നും കോടിയേരി പറഞ്ഞു. Also Read: യുഡിഎഫ് കാണിച്ചത് രാഷ്ട്രീയ അനീതി; തള്ളിപ്പറഞ്ഞത് പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന കെ എം മാണിയുടെ രാക്ഷ്ട്രീയത്തെ യു.ഡി.എഫിൽ പ്രതിസന്ധി രൂപപ്പെടുകയാണെന്നും എന്നാൽ അതിനപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കാനായിട്ടില്ലെന്നും ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഇതു സംബന്ധിച്ച് യു.ഡി.എഫിൽ നിന്നുള്ള മറ്റു പ്രതികരണങ്ങൾ വരേണ്ടതുണ്ട്. മുന്നണിയിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: ജോസ് കെ. മാണിയുടെ രാക്ഷ്ട്രീയഭാവി അവസാനിക്കുന്നോ? യുഡിഎഫിൽ നിന്നും പുറത്ത് അതേസമയം ജോസ് കെ മാണി വിഭാഗത്തെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ്. ജോസ് കെ. മാണിക്ക് കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കുമെന്നും പി.സി തോമസ് പറഞ്ഞു. എൻഡിഎ പ്രവേശനം സംബന്ധിച്ച് അനൗപചാരിക ചർച്ച നടന്നിരുന്നെന്നും പി.സി തോമസ് വെളിപ്പെടുത്തി ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ല; റോഷി അഗസ്റ്റിൻ ജോസ് വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് നടപടി ചതിയും പാതകവുമാണെന്നായിരുന്നു റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പ്രതികരണം. കേരള കോൺഗ്രസ് ജോസ് വിഭാഗം ഒരു അപരാധവും ചെയ്തിട്ടില്ല. ജോസ് പക്ഷം വഴിയാധാരമാകില്ല. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.
നിങ്ങളായിരിക്കുക എന്നത് ഉദാത്തമായ ഒരു മന്ത്രമാണ്. ഒരു പരമ്പരയിലും പെടാതെ, ഒരു പ്രത്യയശാസ്ത്രത്തിന്റേയോ മതത്തിന്റേയോ, വകുപ്പുകളുടെയോ, പ്രസ്ഥാനത്തിന്റേയോ വെറുമൊരു അവയവമോ, ഉപകരണമോ ആയിരിക്കാതെ നിങ്ങളെന്താണോ അതായിരിക്കുക. താരതമ്യപ്പെടുത്തല്‍ എപ്പോഴും മത്സരം മാത്രമെ സൃഷ്ടിക്കൂ. മറ്റെന്തെങ്കിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുറിവുകളും അഹന്തയുമാണ് ജനിക്കുക. ഈ രണ്ട് പാറക്കെട്ടുകള്‍ക്കിടയില്‍ ഞരുങ്ങി നിങ്ങളുടെ യഥാര്‍ത്ഥ സത്ത പുറത്തേക്കുള്ള കവാടം കാണാതെ തകര്‍ന്ന് പോകുന്നതായി അനുഭവപ്പെടുമ്പോള്‍ നിരാശ ഉടലെടുക്കുന്നു. എപ്പോഴാണോ നാം നമ്മെ അതേ പടി അംഗീകരിക്കുന്നത് അപ്പോള്‍ ഒരു വലിയ പര്‍വതം തന്നെ ഉളളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. നമ്മെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണയുടെയും വിലയിരുത്തലുകളുടെയും പര്‍വതാകാരം പൂണ്ട അഹന്തയാണ് നമ്മില്‍ നിന്ന് പോകുന്നത്. ഇത് സംഭവിച്ച് കഴിഞ്ഞാല്‍ ജീവിതം പിന്നെ ദീപങ്ങളുടെ ഉത്സവമാണ്. ആന്ദമില്ലാതെ ഒന്നും നിങ്ങള്‍ക്ക് നല്‍കുവാനോ നേടുവാനോ ഉണ്ടാകുകയില്ല. കൊച്ചു കാര്യങ്ങളുടെ സന്തോഷം: ജീവിതം വലിയ തത്വശാസ്ത്രങ്ങളുടെയും ഉദാത്ത അനുഭവങ്ങളുടെയും മാത്രം കലവറയല്ല. സുമധുരവും കയ്പ് നിറഞ്ഞതുമായ ചെറിയ സാധാരണകാര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ്. ഇത്തരം ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാനും അതിന്റെ സൗന്ദര്യം കാണുവാനും നാം പഠിക്കേണ്ടയിരിക്കുന്നു. അപ്രതീക്ഷിതമായി ഒരു കണ്ടുമുട്ടല്‍ , ഒരുമിച്ചിരിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തിയുമായി പങ്കിടുന്ന സംഭാഷണം, അയല്‍ക്കാരന്റെ സുഖാന്വേഷണം, പത്രത്തില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍, വീട്ടിലേക്ക് കയറി വന്ന ഒരു പൂച്ചക്കുട്ടി, പെട്ടെന്ന് നമുക്ക് നല്‍കാന്‍ കഴിയുന്ന ഒരു സഹായം, നിലവിളക്കിന്റെ പ്രകാശം.... ഒരു വാല്‍ നക്ഷത്രം.. എന്തെല്ലാം ചെറിയ, വലിയ കാര്യങ്ങള്‍ ഇവയോരോന്നും എത്ര വിശുദ്ധമാണ്. സാധാരണത്വത്തിലെ അസാധാരണത്വത്തെ തിരിച്ചറിയലാണ് യഥാര്‍ത്ഥ ആത്മീയത. അനുബന്ധ വാര്‍ത്തകള്‍ നാലാംക്ലാസുകാരി കൊണ്ടുവന്ന പായസം കഴിക്കാന്‍ ഒരു സ്കൂള്‍ മുഴുവന്‍ മടിച്ചു, കാരണം അവിശ്വസനീയം! - വൈറലാകുന്ന പോസ്റ്റ് ആതിരയുടെ ആവശ്യം വീട്ടുകാര്‍ കേട്ടില്ല, ആയിഷ ആയി തുടരാണാനിഷ്ടമെന്ന് കോടതിയോട് ആതിര! ‘ഒരു പെണ്‍കുട്ടിയും സഹിക്കില്ലാത്ത വേദന അനുഭവിക്കേണ്ടി വന്നു എന്റെ കയ്യിലിരിപ്പുകൊണ്ട്, എന്നിട്ടും അവളെന്നെ സ്നേഹിച്ചു’ -വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് പതിനാറാം വയസ്സില്‍ വിവാഹം കഴിച്ചു, ഇരുപതാം വയസ്സില്‍ വിധവയായി; കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ ഒരു അമ്മയാണ്! ബെഡ്‌റൂമില്‍ ബെഡിന്റെ സ്ഥാനം എവിടെയായിരിക്കണം ? നിലക്കണ്ണാടിയെന്തിന് ? " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഭുവനേശ്വർ: രാഷ്‌ട്രതി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയം ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് റായ്‌റംഗ്പൂർ ഗ്രാമവാസികൾ. ഫലപ്രഖ്യാപനത്തിന് ശേഷം വിതരണം ചെയ്യുന്നതിനുള്ള ലഡ്ഡുകൾ നിർമ്മിച്ചാണ് ഇവർ മുന്നൊരുക്കമാരംഭിച്ചത്. ദ്രൗപതി മുർമുവിന്റെ ജന്മദേശമാണ് റായ്‌റംഗ്പൂർ. രാഷ്‌ട്രപതിയായി വിജയിക്കുന്ന ദ്രൗപതി മുർമുവിനുള്ള തങ്ങളുടെ സമ്മാനമാണ് ലഡ്ഡു എന്നാണ് പ്രദേശവാസികൾ പറയുന്നത്. രാജ്യത്തിന്റെ 15ാമത്തെ രാഷ്‌ട്രപതിയായി ദ്രൗപതി മുർമു തന്നെ വിജയിക്കുമെന്നും ഇവർ പറയുന്നു. പുരുഷൻമാരും സ്ത്രീകളം ഒരുപോലെ ലഡ്ഡുവും മറ്റ് മധുരപലഹാരങ്ങളും ഉണ്ടാക്കാൻ മുന്നിലുണ്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോൺഗ്രസിന്റെ യശ്വന്ത് സിൻഹയാണ് ദ്രൗപതി മുർമുവിന്റെ എതിർ സ്ഥാനാർത്ഥി. ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ റായ്റംഗപൂരും പ്രസിദ്ധമായിരുന്നു. ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ ഗോത്ര വനിതയെന്ന അഭിമാന നേട്ടവുമായിട്ടാണ് ദ്രൗപദി മുർമു പുതിയ നിയോഗത്തിനായി തയ്യാറെടുക്കുന്നത്. ഒഡീഷയിലെ പിന്നാക്ക മേഖലയാണ് റായ്റംഗപൂർ. തങ്ങളുടെ പ്രിയപ്പെട്ട ദ്രൗപദി തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ഇവർ. Tags: ladduODISHADraupadi Murmu ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ‘ഓരോ സ്വയംസേവകർക്കും ഊർജ്ജം പകരുന്ന ജീവിതം‘: ദുർഗ്ഗാദാസ് അനുസ്മരണം സംഘടിപ്പിച്ച് ദുർഗ്ഗാദാസ് സാംസ്കാരിക സമിതി- Durgadas Commemoration Next Post നിയന്ത്രണം വിട്ട് ആംബുലൻസ് ടോള്‍ബൂത്തിൽ ഇടിച്ച് മറിഞ്ഞു; രോ​ഗി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം More News from this section പരിശോധനകളെല്ലാം ഇനി അത്യാധുനിക സെൻസറുകൾ വഴി; മൊബൈലിൽ യാത്രാരേഖകൾ ; ഡിജി യാത്രയുമായി വ്യോമ മന്ത്രാലയം പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന് മെഹബൂബ മുഫ്തി; പിഡിപി നേതാവിന്റെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് താക്കീത് ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥി പിടിയിലായി : ഒടുവിൽ രക്ഷപെടാൻ പാത്രം കഴുകി , വീഡിയോ വൈറലാക്കിയവർക്കെതിരെ പരാതി നൽകി യുവാവ് ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ചൈന; ബീജിംഗിന് കണക്കിന് മറുപടി നൽകി ഇന്ത്യ എന്റെ 22 വർഷം കോൺ​ഗ്രസിനൊപ്പം നടന്ന് പാഴാക്കി; കോൺ​ഗ്രസിൽ ഒരു കുടുംബത്തെ ആരാധിക്കുമ്പോൾ, ബിജെപിയിൽ രാജ്യത്തെ ആരാധിക്കുന്നു: അസം മുഖ്യമന്ത്രി ഡൽഹിയിൽ വൻ തീപ്പിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു Load More Latest News യുവാവിന്റെ ദുരൂഹ മരണം ; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ ‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call മൃതദേഹം ചിതയിൽ വെയ്‌ക്കുന്നതിന് മുൻപ് പോലീസിന് തോന്നിയ സംശയം; തെളിഞ്ഞത് കൊലപാതക കഥ; അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമം; ബൈക്കിൽ റൈഡിനും ക്ഷണം; മൊബീൻ ഷെയ്ഖും നഖീബ് അൻസാരിയും പിടിയിൽ നഖം കടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? കാൻസർ ഉൾപ്പെടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണെന്നോ നിങ്ങളെ കാത്തിരിക്കുന്നത്? ഇത് നിർത്താൻ എന്ത് ചെയ്യണം?- Ill effects of Biting Nails സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ കഴിയുന്നത് വിവിഐപി പരിഗണനയിൽ; മന്ത്രി പദവി ദുരുപയോഗം ചെയ്തു; റിപ്പോർട്ട് പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി
പീഡന ആരോപിതനും സ്വയം പ്രഖ്യാപിത ആൾദൈവവും ആയ നിത്യാനന്ദ വീണ്ടും ഒരു വിഡിയോയും ആയി എത്തിയിരിക്കുകയാണ്. നേരത്തെ മൃഗങ്ങളെ മനുഷ്യരെപ്പോലെ സംസാരിപ്പിക്കാൻ തനിക്ക് കഴിയും എന്ന വാദവുമായി അദ്ദേഹത്തിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. പ്രപഞ്ചത്തിന്റെ സംരക്ഷകനെ പോലെയാണ് അയാൾ വീഡിയോയിൽ നിൽക്കുന്നത്. അയാൾ ഇടക്ക് ഇടക്ക് വിഡിയോയിൽ ചിരിക്കുന്നുണ്ട്. ചിലപ്പോൾ കണ്ണുകൾ തുറന്ന് ചിലപ്പോൾ അവ അടച്ച്.അവൻ അകത്തെ സംതൃപ്തിയുടെ പ്രകടനവും മറ്റു ചില സമയങ്ങളിൽ കയ്യിൽ നിന്നും പുക വരുന്നതായി എന്തോ എഫക്ടുകളും കാണാൻ സാധിക്കും. മൊത്തത്തിൽ വീഡിയോ പറയാൻ ശ്രമിക്കുന്നത് നിത്യാനന്ദ എന്നാൽ ദൈവം ആണ് എന്നാണ്. https://twitter.com/madhavpramod1/status/1047771544171175936 സ്വയം പ്രഖ്യാപിത ദൈവികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മുന്നോട്ട് പോവുകയാണ്. ട്വിറ്ററിലെ ചില ആളുകൾ നിത്യാനന്ദയുമായി ചേർന്ന് ‘അവൻഗേഴ്സ് മാൻ തനോസ്’ എന്ന് താരതമ്യം ചെയ്യുന്നു. ‘തെന്നിന്ത്യയിലെ ലവ് ചാർജർ’ എന്ന് വിളിക്കുന്ന ചിലരും ഉണ്ട്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. നിക്ഷേപകർ വിയർക്കുന്നു. ആദ്യവ്യാപാരത്തിൽ നേട്ടം നില നിർത്തിയ ഓഹരികൾ ഇവയാണ് Web Team First Published Nov 17, 2022, 11:16 AM IST മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ താഴ്ന്നു. ഇന്നലെ വിപണിയിൽ സെൻസെക്സ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് നഷ്ടത്തിൽ 61,858 ലെവലിലും നിഫ്റ്റി 40 പോയിന്റ് താഴ്ന്ന് 18,400 ലെവലിലും വ്യാപാരം ആരംഭിച്ചു നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.1 ശതമാനം വരെ ഇടിഞ്ഞു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഫാർമ, നിഫ്റ്റി എഫ്എംസിജി സൂചികകൾ ഒഴികെ, എല്ലാ മേഖലകളും നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി സൂചികകൾ ഇടിഞ്ഞു. വ്യക്തിഗത ഓഹരികളിൽ, പേടിഎമ്മിന്റെ ഓഹരികൾ 10 ശതമാനത്തിലധികം ഇടിഞ്ഞു. ബ്ലോക്ക് ഡീൽ വഴി എൻഎസ്ഇയിൽ ഏകദേശം 6 ശതമാനം ഇക്വിറ്റി കൈ മാറിയതിന് ശേഷമാണ് ഓഹരികൾ ഇടിഞ്ഞത് 81.30 എന്ന മുൻ ക്ലോസിനെതിരെ വ്യാഴാഴ്ച ഇന്ത്യൻ രൂപ 34 പൈസ താഴ്ന്ന് ഡോളറിന് 81.64 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഡീസലിന്റെ കയറ്റുമതി നിരക്ക് കുറയ്ക്കുന്നതിനിടയിൽ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ്‌ഫാൾ നികുതി സർക്കാർ വർദ്ധിപ്പിച്ചു. രണ്ടാഴ്ചയിലൊരിക്കലുള്ള വിൻഡ് ഫാൾ ടാക്‌സ് പരിഷ്‌ക്കരണത്തിൽ, ഡീസൽ കയറ്റുമതിയുടെ നിരക്ക് ലിറ്ററിന് 13 രൂപയിൽ നിന്ന് 10.5 രൂപയായി സർക്കാർ കുറച്ചു. ഡീസലിന്റെ ലെവിയിൽ ലിറ്ററിന് 1.50 രൂപയാക്കി. നവംബർ ഒന്നിന് നടന്ന അവസാന അവലോകനത്തിൽ ജെറ്റ് ഇന്ധനത്തിന്റെയോ എടിഎഫിന്റെയോ കയറ്റുമതി നികുതിയിൽ ലിറ്ററിന് 5 രൂപ നിശ്ചയിച്ചിരുന്നതിൽ മാറ്റം വരുത്തിയിട്ടില്ല.
ഏറെ ദിവസങ്ങളായി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കാത്തു നിൽക്കുന്ന ഐ ലീഗ് ഫിക്സ്ചർ ഇന്ന് എത്തിയേക്കും. ഫിക്സ്ചറുകളിൽ അന്തിമ തീരുമാനം ആയെന്നും ഇന്ന് ഔദ്യോഗികമായി ഫിക്സ്ചർ പുറത്തു വരും എന്നുമാണ് ലീഗുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. സ്പോൺസർമാരും ടെലിക്കാസ്റ്റുൻ ഗ്രൗണ്ടുകളും ഒന്നും തീരുമാനം ആകാതിരുന്നതാണ് ഐ ലീഗിലെ കാര്യങ്ങൾ ഏറെ വൈകാൻ കാരണം ആയത്. പുതിയ സീസൺ ഐ ലീഗ് ആരംഭിക്കാൻ നവംബർ രണ്ടാം വാരം തന്നെ ആരംഭിക്കാൻ ആണ് ലീഗ് കമ്മിറ്റി ശ്രമിക്കുന്നത് . നേരത്തെ ഒക്ടോബർ 29ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ലീഗ് ആണ് ഇപ്പോൾ നവംബർ മധ്യത്തിലേക്ക് എത്തിയിരിക്കുന്നത്. 12 ടീമുകൾ ആണ് ഇത്തവണ ലീഗിൽ ഉള്ളത്. റിലഗേഷൻ ഇളവ് ലഭിച്ചത് കൊണ്ട് കെങ്ക്രെ ലീഗിൽ തുടരും. ഇന്ത്യൻ ആരോസ് പക്ഷെ ഈ സീസൺ ഐ ലീഗിൽ ഉണ്ടാകില്ല. . ഈ വർഷത്തെ ഐ ലീഗ് പഴതു പോലെ രണ്ട് ലെഗ് ആയാകും നടക്കുക. അവസാന രണ്ട് സീസണുകളിൽ കൊറോണ കാരണം വ്യത്യസ്ത രീതിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. ഈ സീസണിൽ ഐ ലീഗിൽ കിരീടം നേടിയാൽ ആ ടീമിന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും എന്ന പ്രത്യേകത ഉണ്ട്. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയത് ഗോകുലം കേരള ആയിരുന്നു. ടീമുകൾ; ഗോകുലം കേരള, മൊഹമ്മദൻസ്, റിയൽ കാശ്മീർ, സുദേവ, നെരോക, ശ്രീനിധി, ട്രാവു, ഐസാൾ, ചർച്ച ബ്രദേഴ്സ്, രാജസ്ഥാൻ യുണൈറ്റഡ്, പഞ്ചാബ് എഫ് സി, കെങ്ക്രെ
പ്രസിദ്ധീകരിച്ചതും, ഏതെങ്കിലും പ്രസാധകരുമായി നേരത്തേ കരാറൊപ്പിട്ടതും, ഇനി പ്രസിദ്ധീക്കരിക്കാന്‍ സാദ്ധ്യത ഇല്ലാതുമായത എങ്ങനെ കൈകാര്യം ചെയ്യും? ഷിജു 2008/9/30 Santhosh Thottingal &lt;santhosh00(a)gmail.com&gt; ... 2008/9/30 Shiju Alex &lt;shijualexonline(a)gmail.com&gt; ഒരു മലയാള എഴുത്തുകാരന്‍ എനിക്കച്ച മെയിലിനെ ഒരു ഭാഗമാണു താഴെ. ള്ളിയുടെ ചോദ്യം ഇതാണു പുള്ളിയുടെ കൃതികള്‍ പബ്ളിക്ക് ഡൊമൈനില്‍ ആക്കണം എന്ന് പുള്ളിക്കുണ്ട്. അതിനു എന്താണു ചെയ്യേണ്ടത്? പ്രസിദ്ധീകരിച്ചതും, ഏതെങ്കിലും പ്രസാധകരുമായി നേരത്തേ കരാറൊപ്പിട്ടതുമാണോ? അതോ ഇതുവരെ പ്രസിദ്ധികരിക്കാത്ത ഒന്നു് പബ്ലിക് ഡൊമൈനിലേക്ക് എങ്ങനെ ലൈസന്‍സ് ചെയ്യണം എന്നു ചോദിക്കുകയാണോ ? -സന്തോഷ് തോട്ടിങ്ങല്‍ _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് January 19 14:56 2022 Print This Article Share it With Friends by asianmetronews 0 Comments ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് മുന്നറിയിപ്പ്. അടുത്തിടെ കാണുന്ന രോഗ വ്യാപനത്തിലെ കുറവ് അവസാനമല്ലെന്നും അതിവേഗം കേസുകള്‍ വര്‍ധിച്ച്‌ വേഗത്തില്‍ തന്നെ കുറയുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതി ഉപദേഷ്ടാവ് അനുരാഗ് അഗര്‍വാള്‍ പറയുന്നു.
കൊല്ലം: കൊല്ലം ചവറ ചേന്നങ്കര മുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്. ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 7.30 ഓടെയാണ് ഇരുവർക്കും വെട്ടേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രവീൺ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. പ്രാദേശിക തർക്കങ്ങളുടെ പേരിലായിരുന്നു അക്രമമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ് കുറ്റപ്പെടുത്തി. എന്നാൽ സംഭവവുമായി ഡി വൈ എഫ് ഐക്ക് ബന്ധമില്ലെന്നും സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും അക്രമിക്ക് ഡി വൈ എഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കൾ അവകാശപ്പെട്ടു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. TOP RELATED NEWS പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി മലപ്പുറം വള്ളുവമ്പ്രം പിഞ്ചുകുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ് ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ പിടികൂടിയത് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ MDMA
കേരള സര്‍ക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനുകീഴില്‍ 1975 ല്‍ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. 2007 ഫെബ്രുവരി 7 ന് ഏ.ഛ.(ങട) ചീ. 3/2007/ജഹഴ. പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഭൂവിനിയോഗ ബോര്‍ഡിനെ വകുപ്പായി പ്രഖ്യാപിച്ചു. മണ്ണ്, ജലം, സസ്യ, മൃഗ വ്യവസ്ഥകള്‍ തുടങ്ങിയ ഭൂവിഭവങ്ങളുടെയും ഭൂമിയുടെയും സുസ്ഥിരവും അനുയോജ്യവുമായ ഉപയോഗത്തെ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ബോര്‍ഡ് നിലവില്‍ വന്നത്. സംസ്ഥാനത്തെ പ്രകൃതി വിഭവ ഭൂവിനിയോഗ നിര്‍വ്വഹണത്തിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയെന്നതും ബോര്‍ഡിന്റെ പ്രവര്‍ത്തനമാണ്. കേന്ദ്ര ബഹിരാകാശ വകുപ്പും സംസ്ഥാന സര്‍ക്കാരും ഭൂവിനിയോഗ ബോര്‍ഡിനെ സംസ്ഥാനത്തെ റിമോട്ട് സെന്‍സിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട അംഗീകൃത വകുപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ വിനിയോഗം അവലോകനം ചെയ്യുകയും ഫലപ്രദമായ വിധത്തില്‍ ഭൂവിനിയോഗം നടത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുമാണ് ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം. അനുയോജ്യമായ കൃഷിഭൂമി സംരക്ഷണത്തിന് വിഘാതമായി നില്‍ക്കുന്ന താഴെ പറയുന്ന ഘടകങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു 1. കാറ്റ്, ജലം, കടല്‍ എന്നിവ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ്, 2. ഉല്പാദനക്ഷമത കുറയല്‍. 3. ജലമലിനീകരണം, ജലത്തിലെ ലവണത്വം. 4. മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുക. 5. നഗരവല്ക്കരണവും, വ്യവസായ വല്ക്കരണവും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിലുള്ള കാര്‍ഷിക നിയമങ്ങളില്‍ ഉപദേശങ്ങളും ഭൂമിയുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അഭിപ്രായങ്ങളും വകുപ്പ് നല്കുന്നുണ്ട്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍ ഭൂവിഭവങ്ങളെ സംബന്ധിച്ച വിവര ശേഖരങ്ങളുണ്ട്. വകുപ്പില്‍ ലഭ്യമായ ഈ സൌകര്യങ്ങളെ പല സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, ആസൂത്രകര്‍, കര്‍ഷകര്‍, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്‍പ്പെടുന്നവര്‍ക്കായി നമ്മുടെ അമൂല്യമായ ഭൂവിഭവങ്ങളുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം നല്‍കുന്നതിനായി വകുപ്പ് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രധാന പ്രവര്‍ത്തനങ്ങള്‍ • നിലവിലുള്ള ഭൂവിഭവങ്ങളെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുക. • ശരിയായ ഭൂവിനിയോഗത്തെക്കുറിച്ചും, ഭൂമിയുടെ ഉല്പാദനക്ഷമതയും ഗുണമേ•യും കുറയുന്നതിനെക്കുറിച്ചും, ഭൂവിഭവ സംരക്ഷണമാര്‍ഗ്ഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങള്‍ ഏറ്റെടുക്കുക. • ഭൂവിനിയോഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ഭൂമി സംബന്ധമായ കൃത്യമായ തീരുമാനങ്ങളിലെത്തിച്ചേരുന്നതിന് അനുയോജ്യമായ നയ രൂപീകരണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്യുക. • ഭൂവിഭവങ്ങളുടെ സംരക്ഷണത്തിനും, വികസനത്തിനും, പരിപാലനത്തിനും, ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി... സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്... വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ... മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു... വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന... ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു August 16 15:07 2022 Print This Article Share it With Friends by asianmetronews 0 Comments ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പ്രദേശവാസി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കുണ്ട്. ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ രാത്രിയും ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഗോപാൽപുരയിലും കശ്മീരിലെ പൊലീസ് കൺട്രോൾ റൂമിന് നേരെയുമാണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും നാട്ടുകാരനും പരിക്കേറ്റിരുന്നു.
ദോഹ മഞ്ഞയണിെഞ്ഞാഴുകുകയാണ്. ലോക ഫുട്ബാളിന്റെ സുവർണ ചരിതങ്ങളിലേക്ക് പല കാലങ്ങളിലായി ഡ്രിബ്ൾ ചെയ്ത ആ മഞ്ഞക്കുപ്പായമാണ് നോക്കുന്നിടത്തൊക്കെ. നിരത്തിലും മെട്രോയിലും കർവ ബസുകളിലുമൊക്കെ അതൊഴുകിപ്പരക്കുന്നു. ഖത്തർ സമയം രാത്രി പത്തുമണിക്ക് നടക്കുന്ന മത്സരം കാണാൻ രാവിലെ പത്തുമണിക്കു മുമ്പേ ജഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലേക്കും ഫാൻ സോണുകളിലേക്കൊക്കെയായി യാത്ര തിരിക്കുന്നുണ്ട് ബ്രസീൽ ആരാധകർ. വ്യാഴാഴ്ചയാണ് മഞ്ഞപ്പടയുടെ ആദ്യ കളി. ഒരാഴ്ച മുമ്പേ അതിനായി ഒരുങ്ങിയെത്തിയിട്ടുണ്ട് ബ്രസീലിൽ നിന്നുള്ള നൂറുകണക്കിന് ആരാധകർ. ഫാൻ സോണുകളിൽ കളി ആസ്വദിച്ചും സൂഖുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കാഴ്ചകൾ കണ്ടും ആഘോഷിക്കുകയായിരുന്നു അവർ. മുഷേരിബ് ഡൗൺടൗൺ ലോകകപ്പിന് മുന്നോടിയായി ഖത്തർ പടുത്തുയർത്തിയ നയന മനോഹരമായ ടൗൺഷിപ്പാണ്. അവിടെ രാവിലെ മുതൽ ആരാധകരുടെ തിരക്കുണ്ട്. അധികവും മഞ്ഞയണിഞ്ഞ ബ്രസീൽ ആരാധകർ. അതിനിടയിൽ വൈകീട്ട് ഉറുഗ്വായിക്കെതിരെ എജുക്കേഷനൽ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ പോകുന്ന കൊറിയൻ ഫാൻസും. ഈ തിരക്കിനിടയിലേക്കാണ് ഒരു ഡസൻ ബ്രസീൽ ആരാധകരെത്തിയത്. പാട്ടും നൃത്തവുമൊക്കെയായി അവർ ആഘോഷം കൊഴുപ്പിക്കുകയാണ്. ബ്രസീൽ ജയിക്കുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിലെ സരസനായ ആൽബർട്ടോയുടെ മറുപടി. ''എന്താണ് സംശയം? ചുരുങ്ങിയത് മൂന്നു ഗോളിന് ഞങ്ങൾ ജയിച്ചിരിക്കും. ഈ കപ്പ് ബ്രസീലിനുള്ളതാണ്. അത്രയും മികച്ച കളിക്കാരാണ് ഞങ്ങൾക്കുള്ളത്. ടൂർണമെന്റ് ഫേവറിറ്റുകളാണ് ഞങ്ങളെന്നത് മറക്കണ്ട'' -ആൽബർട്ടോ വാചാലനായി. രാത്രി പത്തിന് നടക്കുന്ന കളിക്ക് ഇത്ര രാവിലെ എങ്ങോട്ടാണെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ -''ഇന്ന് ഞങ്ങളുടെ ദിവസമായിരിക്കും. റൂമിലിരുന്നിട്ടെന്തിനാ? രാവിലെ മുതൽ കാഴ്ചകളൊക്കെ കണ്ട് ആഘോഷമായങ്ങനെ സ്റ്റേഡിയത്തിലെത്തും.'' അതു തന്നെയായിരുന്നു മിക്ക ബ്രസീൽ ആരാധകരുടെയും മനോഭാവം. എല്ലാവരും ലുസൈലിലേക്കുള്ള യാത്രയുടെ ഹരത്തിലാണ്. 80,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. നൂറുകണക്കിന് മലയാളി ആരാധകരും മഞ്ഞയണിഞ്ഞ് ലുസൈലിലേക്കെത്തുന്നുണ്ട്. മത്സരത്തിന് ടിക്കറ്റില്ലാത്ത നിരവധിപേരും അതിൽ ഉൾപ്പെടുന്നു. ''കളി കാണാൻ ഞങ്ങൾ ഫാൻസോണിൽ പോകും... അവിടെ എജ്ജാതി വൈബാണ്... സ്റ്റേഡിയം പരിസരത്ത് ബ്രസീലിന്റെ ആഘോഷം കൊഴുപ്പിക്കാനാണ് വന്നത്'' - കോഴിക്കോട് സ്വദേശിയായ മുഹ്സിൻ പറഞ്ഞു.
വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
വളരെ സെന്‍സിബിള്‍ ആയ ഒരു പത്രക്കുറിപ്പായിരുന്നു ആദ്യത്തേത്. അതിനു പിന്നില്‍ ഒരു കാരണം കാണും. ആധാര്‍ ഫോട്ടോ കോപ്പികള്‍ വഴിയോ മറ്റോ വ്യാപകമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടാകും. എല്ലാവരുടെയും സുരക്ഷ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഒരു കാരണവശാലും ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറങ്ങില്ല. ആധാര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന പത്രക്കുറിപ്പ് ഇറക്കുക. പിന്നെ അത് പിന്‍വലിക്കുക. ഇതിലൊന്നും യാതൊരു അസ്വഭാവികതയുമില്ല. ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല. ആധാര്‍ അങ്ങനെയാണ്. തുടക്കം മുതല്‍ ഇന്നുവരെ ആധാര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം അങ്ങനെയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ വിറ്റു കാശാക്കുക, ഇവയെല്ലാം സ്റ്റേറ്റ് സര്‍വൈലന്‌സിനും സര്‍വൈലന്‍സ് കാപിറ്റലിസത്തിനും അടിയറവു വയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും ഇല്ലാത്ത പദ്ധതിയാണ് ആധാര്‍. ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ, ഫാഷിസ്റ്റ് ഗവണ്മെന്റുകള്‍ക്ക് മാത്രം ആവശ്യമായ പദ്ധതി. ഇവര്‍ പുറത്തുപറയുന്നതെല്ലാം പദ്ധതി നിലനിര്‍ത്താന്‍ വേണ്ടിയുള്ള കള്ളങ്ങളാണ്. കോണ്‍ഗ്രസ്സ് തുറന്നുവിട്ട ഭൂതമാണിത്. പ്രതിപക്ഷത്തു നിന്നു പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത നരേന്ദ്രമോദിയും ബി.ജെ.പി യും അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതിയുടെ ‘ഫാഷിസ്റ്റ് സാധ്യതകള്‍’ മനസിലാക്കിയത്; പിന്നിലെ കച്ചവടം മനസിലാക്കിയത്. അപ്പോഴേ ചുവടു മാറ്റി. കോണ്‍ഗ്രസിനെക്കാള്‍ വേഗത്തില്‍ ആധാറുമായി മുന്നോട്ടുപോയി. അന്നും ഇന്നും പദ്ധതിയെ എതിര്‍ത്ത, അധികാരത്തിലെത്തിയാല്‍ ഇത് നിര്‍ത്തലാക്കുമെന്നു വാഗ്ദാനം നല്‍കിയസി.പി.ഐ.എം ആകട്ടെ, ഭരണത്തിലുള്ള കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കാള്‍ വാശിയോടെ ഇതു നടപ്പിലാക്കുന്നു. Also Read Also Read മാസ്‌ക്ഡ് ആധാര്‍: ഉത്തരവ് പിന്‍വലിച്ച് യു.ഐ.ഡി.എ.ഐ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ, ജനനം മുതല്‍ മരണം വരെ എല്ലാറ്റിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാരില്‍ താത്കാലിക നിയമനം ലഭിച്ചാല്‍ ശമ്പളം കിട്ടണമെങ്കില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. എല്ലാ ഫോട്ടോസ്റ്റാറ്റുകടകളിലും അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ലെറ്ററിന്റെ കോപ്പികള്‍ കുന്നുകൂടി കിടക്കുന്നു.ആധാര്‍ ഉപയോഗിക്കാന്‍ ലൈസന്‍സില്ലാത്ത എത്രയോ ഇടങ്ങളില്‍ ഇങ്ങനെ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വളരെ സെന്‍സിബിള്‍ ആയ ഒരു പത്രക്കുറിപ്പായിരുന്നു ആദ്യത്തേത്. അതിനു പിന്നില്‍ ഒരു കാരണം കാണും. ആധാര്‍ ഫോട്ടോ കോപ്പികള്‍ വഴിയോ മറ്റോ വ്യാപകമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടാകും. എല്ലാവരുടെയും സുരക്ഷ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഒരു കാരണവശാലും ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറങ്ങില്ല. പക്ഷേ ആധാറിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാര്‍ അതിശക്തരാണ്. അതുകൊണ്ടുതന്നെ സത്യം ഒരിക്കലും പുറത്തുവരാന്‍ പോകുന്നില്ല. ട്രാന്‍സ്പരന്‍സി UIDAI യുടെ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ്. കഴിഞ്ഞ വര്‍ഷത്തെ എ. ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം മതി ആധാര്‍ റദ്ദാക്കുവാനുള്ള തീരുമാനമെടുക്കാന്‍. പക്ഷെ ചെയ്യില്ല. അതിന്റെ ഉള്ളടക്കം ചര്‍ച്ചയാവില്ല. Also Read Also Read സി.പി.ഐ.എം എന്ന രാഷ്ട്രീയ മാഫിയയും ‘പിണറായി വിജയന്‍, ദ് ഇംപെയ്‌ലറും’ ആധാര്‍ ഒരു ചതിയാണ്. അതിന്റെപേരില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം പൊതുജനത്തെ ചതിക്കുന്നു. ഭരണകൂടവും മൂലധനശക്തികളും ഒരുമിച്ചു ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. സുപ്രീംകോടതി പോലും നീതി നടപ്പിലാക്കുന്നില്ല. എ. ഡി.എം. ജബല്‍പൂര്‍ കേസിലെ വിധിയെക്കാള്‍ വലിയ ഒരു നീതികേടാണ് ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നടന്നത്. അതിനെതിരെയുള്ള ക്യൂറേറ്റീവ് പെറ്റീഷനും, പുതിയ ഹരജികളുമെല്ലാം വര്‍ഷങ്ങളായി ഫ്രീസറിലാണ്. തുറന്നാല്‍ നീര്‍ക്കുമിളപോലെ പൊട്ടിപ്പോകുന്ന നിയമയുക്തിയിന്മേല്‍ ആണ് ഈ പദ്ധതി നിലനില്‍ക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. 2010 മുതല്‍ പദ്ധതിയെ പിന്തുടരുന്നുണ്ട്. ഇക്കാലയളവില്‍ ആധാര്‍ ഒരു അനാവശ്യ കാര്യമാണ് എന്ന അഭിപ്രായം ബലപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. 2011-ല്‍ Aadhaar: How a Nation is Deceived എന്നൊരു പുസ്തകം ഞാനെഴുതിയിരുന്നു. അത് പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞത് ഓര്‍ക്കുന്നു: ‘ആധാര്‍ മൗലികവകാശങ്ങള്‍ക്കുമേലുള്ള അതിക്രമമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് മാത്രമാണ് ഇത്തരം ഒരു പദ്ധതിയുടെ ആവശ്യം. അതുകൊണ്ട് ഈ വിഷയത്തില്‍ ഗ്രന്ഥകാരനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.’ Also Read Also Read ഗ്യാന്‍വാപി മസ്ജിദും ഔറംഗസീബിന്റെ ഭൂതവും ആധാര്‍ ഇപ്പോഴും ഇന്ത്യയില്‍ നിര്‍ബന്ധിതമല്ല. നിയമപ്രകാരവും സുപ്രീംകോടതി ഉത്തരവ് പ്രകാരവും സബ്‌സിഡികള്‍ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നിബന്ധിതകമാക്കാന്‍ കഴിയില്ല. എന്നിട്ടും എല്ലാത്തിനും ഇന്ന് ആധാര്‍ നിബന്ധമാണെന്ന അവസ്ഥയുണ്ട്. അല്ലെങ്കില്‍ നമ്മള്‍ ഒരുപാട് ഫൈറ്റ് ചെയ്യണം. ഞാന്‍ ഇതുവരെ ആധാര്‍ എടുത്തിട്ടില്ല. ബാങ്ക്, മൊബൈല്‍, പാന്‍ കാര്‍ഡ് തുടങ്ങി ഒരു സേവനവും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യാനും ഉദ്ദേശമില്ല. ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം. Content Highlight: ministry of it warns against sharing aadhaar information and withdrawn, pp jijeesh writes
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
എല്ലാം ആപേക്ഷികം ആണ്...സ്ഥലവും കാലവും ...മഴയും വെയിലും ...ഇരുളും വെളിച്ചവും....ശരിയും തെറ്റും... ശ്ലീലവും അശ്ലീലവും....പീലുക്കടുവയും സിഗാള്‍ കുറുക്കനും....ഞാനും നീയും...എല്ലാം ആപേക്ഷികം..... Pages Home Wednesday, March 21, 2012 Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ..? ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ എന്നെയും കുറെ നാള്‍ അലട്ടിയിരുന്നു...ഇനി നിരീശ്വരവാദി ആണെങ്കിലും അദ്ദേഹത്തിന്റെത് , ഭാരതത്തിന്റെ അടിമത്തത്തിന്റെ പേരില്‍ ദൈവത്തിനോടുള്ള രോഷം കൊണ്ടുള്ള ഒരു നിഷേധമാണോ..? ഞാനും പഠിക്കുക ആയിരുന്നു ഒരു ഉജ്ജ്വല രക്ത താരകതെ കുറിച്ച്....പഠിക്കും തോറും, അറിയും തോറും, അസാധാരണമായ മാനവികതയുടെയും ധിഷനയുടെയും പ്രകാശം നമ്മെ അത്ഭുതപ്പെടുത്തും....തീര്‍ച്ച...!! ആരാണ് ഭഗത്സിംഗ്...? ലോകത്തില്‍ വിപ്ലവകാരികളും രക്ത സാക്ഷികളും ധാരാളം ഉണ്ട്....ഭഗത് സിംഗ് എന്നും ഇന്ത്യന്‍ വിപ്ലവകാരികളുടെ ആവേശവും അഭിമാനവും ആണ്...തന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറായിരുന്നു എങ്കില്‍ , തൂക്കുമരത്തില്‍ നിന്നും അദ്ദേഹം രക്ഷപെടുമായിരുന്നു...!!! എന്നാല്‍ കൊലമരത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും, വിപ്ലവ പാതയിലും വിശ്വാസ പ്രമാണതിലും ആ യുവ വിപ്ലവകാരി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായിരുന്നില്ല....!!! ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചോര പൊടിഞ്ഞ ഈ വീരേതിഹാസം ലോകത്തിനു തന്നെ മാതൃക ആണ്..മരണത്തിന്റെ നാളുകള്‍ എണ്ണി കിടക്കുമ്പോഴും, ഒടുങ്ങാത്ത വിജ്ഞാന ദാഹത്തോടെ വായിക്കുകയും, പഠിക്കുകയും എഴുതുകയും ചെയ്ത അനശ്വര വിപ്ലവകാരി, ചെറു പുഞ്ചിരിയോടെ, കൊലക്കയറിനു മുന്നില്‍ മരണം സ്ഥിരീകരിക്കാന്‍ നിന്ന ഡോക്ടറോട് പറഞ്ഞു, " താന്കള്‍ ഭാഗ്യവാന്‍ ആണ്....ഒരു ഇന്ത്യന്‍ വിപ്ലവകാരി എങ്ങനെയാണ് ചിരിച്ചുകൊണ്ട് തൂക്കു കയര്‍ സ്വീകരിക്കുന്നത് കാണാന്‍ താങ്കള്‍ക്കു ഭാഗ്യമുണ്ട്....!!!." ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ആയിരുന്ന ബാബാ രണ്ധീര്‍ സിംഗ്, മരണ ശിക്ഷ വിധിക്കപെട്ട ഭഗത് സിങ്ങുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി.!!..കാരണം അന്നേ കൂട്ടുകാര്‍ക്കിടയിലും പാര്‍ട്ടികുള്ളിലും ഭഗത്തിന്റെ നിരീശ്വരവാദം, രഹസ്യമായ പരസ്യം ആയിരുന്നു...അവസാന നിമിഷങ്ങളില്‍ ദൈവിക ചിന്തയാല്‍ ഭഗത്തിന്റെ മനസ്സ് നിറക്കാന്‍ അയാള്‍ ആഗ്രഹിച്ചു...ദൈവം ഉണ്ടെന്നു ഭഗതിനെ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അതില്‍ അദ്ദേഹം പരാജയപ്പെട്ടു..!! ബാബാ രോഷം കൊള്ളുകയും ഉറക്കെ ശകാരിക്കുകയും ചെയ്തു...ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ കൊലമരം കാത്തു കിടന്ന ആ മനുഷ്യനോട് ആ ഭക്തന്‍ അലറി, : " ഭഗത്, പ്രശസ്തി നിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നു...നീ അഹങ്കാരി ആയിരിക്കുന്നു...!! നിങ്ങള്‍ക്കും ദൈവത്തിനും ഇടയില്‍ ആ അഹങ്കാരം ഒരു തിരശീല വീഴ്ത്തിയിരിക്കുന്നു......ഇനി ആര്‍ക്കും നിന്നെ രക്ഷിക്കാനാവില്ല..." !! സുഹൃത്തിന്റെ ഈ രോഷ പ്രകടനം ഭഗതിനെ അംബരപ്പിച്ചു...!!! ഇതിനു മറുപടിയായി, അന്ന് രാത്രി ഭഗത്സിംഗ് ഒരു ലേഖനം എഴുതി, " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി......Why I am an Atheist " ( ഈ ആര്ടികിലും ഭഗത്തിന്റെ മറ്റു കുറിപ്പുകളും എല്ലാം നിങ്ങള്ക്ക് നെറ്റില്‍ കിട്ടും ഇത് മലയാളത്തില്‍ ആണെന്നു എന്ന് മാത്രം ) . ഈ ലേഖനം ആകട്ടെ ഒരു ക്ലാസിക്‌ ആയി തീര്‍ന്നു...!!! മരണത്തിന്റെ ഗന്ധമുള്ള അന്തിമ ദിനങ്ങളില്‍ അവിശ്വാസികളും ദൈവത്തെ വിളിക്കുമെന്ന സ്ഥിരം വരട്ടു വാദങ്ങള്‍ക്കുള്ള തീയില്‍ ചുട്ട മറുപടി കൂടിയാണിത്..!!!. ഞാനത് ഇവിടെ പകര്‍ത്തുന്നു..രക്തത്തിനു തീ പിടിപ്പിക്കുന്ന രക്ത സാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍....,.... 930 ഒക്ടോബര്‍ 6 നു എഴുതപെട്ടതാന് ഈ ലഖു ലേഖ .. " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് **************************************** പൊടുന്നനെ ഒരു ചോദ്യം ഉയര്‍ന്നു വന്നിരിക്കുന്നു..!!! സര്‍വ ശക്തനും സര്‍വ വ്യാപിയും സര്‍വജ്ഞനും ആയ ഒരു ദൈവത്തിന്റെ അസ്തിത്വത്തില്‍ ഞാന്‍ വിശ്വസിക്കാത്തത്, അഹങ്കാരം കൊണ്ടാണോ എന്നതാണ് ആ ചോദ്യം. ഇത്തരത്തില്‍ ഒരു ചോദ്യത്തെ നേരിടേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ ചില സുഹൃത്തുക്കളുമായുള്ള സംഭാഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് , എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ (അവര്‍ സുഹൃത്തുക്കള്‍ ആണെന്ന് കരുതുന്നതില്‍ അപാകത ഇല്ലെങ്കില്‍, ഞാന്‍ അങ്ങനെ തന്നെ വിളിക്കട്ടെ) വളരെ ചുരുങ്ങിയ കാലം ഞാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ നിന്നും ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നത് വലിയ കടുംകൈ ആണെന്ന ധാരണ ഉണ്ടായിട്ടുണ്ടെന്ന് ഒരു സൂചന ലഭിച്ചു. എന്റെ ഈ അവിശ്വാസത്തിനു കാരണം എന്റെ അഹങ്കാരം ആണെന്ന നിഗമനതിലും ആണ് അവര്‍ എതിചെര്‍ന്നിരിക്കുന്നതത്രേ...!!! ആകട്ടെ എന്തായാലും ഇതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്...പ്രശ്നം ഗുരുതരം ആണെങ്കിലും മനുഷ്യ സഹജമായ ഇത്തരം സ്വഭാവ വിശേഷങ്ങളില്‍ നിന്നും മുക്തനാനെന്ന ഡംഭോന്നും എനിക്കില്ല..ഞാന്‍ ഒരു കേവലം മനുഷ്യന്‍ മാത്രം. ആര്‍ക്കും അതില്‍ കൂടുതല്‍ എന്തോ ആണെന്ന് അവകാശപെടാന്‍ ആകില്ല..എനിക്കും ഈ ദൌര്‍ബല്യം ഉണ്ട്..!!!അഹങ്കാരം എന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്...!!!എന്റെ സഖാക്കള്‍ സ്വേച്ചാധിപതി എന്നാണു എന്നെ വിളിച്ചിരുന്നത്‌...,..!!! ബി കെ ദത്തു പോലും ചിലപ്പോള്‍ അങ്ങനെ വിളിച്ചിട്ടുണ്ട് !! അപ്പോഴൊക്കെ സ്വേച്ചാധിപതി എന്ന പേരില്‍ ഞാന്‍ അപലപിക്കപെട്ടിട്ടുണ്ട്...ഞാന്‍ മനപ്പൂര്‍വ്വം അല്ലാതെ മറ്റുള്ളവരുടെ മേല്‍ എന്റെ അഭിപ്രായം അടിചെല്‍പ്പിക്കരുന്ടെന്നും അവരെ എന്റെ നിര്‍ദേശങ്ങള്‍ അന്ഗീകരിപ്പിക്കാറുണ്ട് എന്നും ചില സുഹൃത്തുക്കള്‍ പരാതി പെടാറുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ്..ഞാന്‍ അക്കാര്യം നിഷേധിക്കുന്നില്ല...ഒരു വേള ഇതൊരു അഹംഭാവം ആയിരിക്കാം..ജനപ്രീതിയുള്ള മറ്റു വിശ്വാസ പ്രമാണങ്ങല്‍ക്കെതിരായ നമ്മുടെ വിശ്വാസ പ്രമാണത്തെ സംബന്ധിച്ചിടത്തോളം എന്നില്‍ അഹംഭാവം ഉണ്ട് , എന്നാല്‍ അത് വ്യക്തിഗതം ആയ ഒന്നല്ല തന്നെ..... നമ്മുടെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ള ന്യായമായ അഭിമാനം മാത്രം ആണത്, അല്ലാതെ അത് അഹങ്കാരം ആകുന്നില്ല. അര്‍ഹത ഇല്ലാത്ത തന്നെ പറ്റി , അമിതമായ നിലയില്‍ അഭിമാനം കൊള്ളുന്ന ദുരഭിമാനം ആണ് അഹങ്കാരം. ഇത്തരത്തിലുള്ള ന്യായമല്ലാത്ത ദുരഭിമാനം ആണോ എന്നെ നിരീശ്വര വാദതിലെക്കെതിച്ചത്.?? അതോ ആ വിഷയത്തെ കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ശേഷം സുചിന്തിതം ആയി ആണോ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തവന്‍ ആയത് ???? ആ പ്രശ്നം ആണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമതായി, ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനു ദുരഭിമാനവും അഹങ്കാരവും എങ്ങനെയാണ് തടസ്സമായി നില്‍ക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല...അര്‍ഹതയില്ലതെയോ, യഥാര്‍ഥത്തില്‍ ആവശ്യവും ഒഴിച്ച് കൂടാനാവാത്തതും ആയ ഗുണങ്ങള്‍ ഒന്നും ഇല്ലാതെ എനിക്ക് കുറെയൊക്കെ ജന പ്രീതി നേടാന്‍ കഴിഞ്ഞാല്‍, യഥാര്‍ഥത്തില്‍ മഹാനായ ഒരാളുടെ മഹത്വം ഞാന്‍ അന്ഗീകരിക്കാതിരുന്നെക്കാം എന്നത് സംഭാവ്യമായ ഒരു കാര്യം ആണ്. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ വ്യക്തിപരമായുള്ള ദുരഭിമാനം കൊണ്ട് മാത്രം ദൈവ വിശ്വാസം ഇല്ലാതാകുന്നത് എങ്ങനെയാണ്..?? അങ്ങനെ ഒരവസ്ഥയില്‍ രണ്ടു രീതിയില്‍ എത്താം, ഒന്നുകില്‍ ആ മനുഷ്യന്‍ സ്വയം ദൈവത്തിന്റെ എതിരാളി ആണെന്ന് വിശ്വസിക്കുന്നു..!!! അല്ലെങ്കില്‍ താന്‍ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്നു..!!! ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെന്കിലും ഒന്നിലൂടെ അവിശ്വാസി ആയി തീരുന്നയാള്‍ ഒരു യഥാര്‍ഥ നിരീശ്വര വാദി ആകുന്നില്ല..!! ആദ്യം പറഞ്ഞ ആള്‍ എതിരാളിയായി കരുതുന്ന ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നില്ല...!!രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കുന്ന ആളും പ്രകൃതിയിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ദ്രിക്കുന്ന, സ്വബോധമുള്ള ഒരു ചൈതന്യം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു എന്ന് കരുതുകയോ, അത് താന്‍ തന്നെയാണ് എന്ന് കരുതുകയോ ചെയ്യുന്നു...രണ്ടായാലും ഇവരാരും നിരീശ്വര വാദികള്‍ അല്ല... ഇനി എന്റെ കാര്യം. ഞാന്‍ ഒന്നാമത്തെ വിഭാഗത്തിലോ, രണ്ടാമത്തെ വിഭാഗത്തിലോ പെടുന്നില്ല..!!! സര്‍വ ശക്തനായ സര്‍വ ശ്രേഷ്ഠനായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നു...എന്ത് കൊണ്ട് നിഷേധിക്കുന്നു എന്ന് പിന്നീട് വ്യക്തമാക്കാം. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഹങ്കാരം അല്ല നിരീശ്വര വാദത്തിന്റെ തത്വം അംഗീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ സര്‍വ ശക്തനായ ആ മൂര്‍ത്തിയുടെ എതിരാളിയോ അവതാരമോ അല്ല...!!! ഞാന്‍ തന്നെയാണ് ആ ശക്തി എന്നും പറയുന്നില്ല...അപ്പോള്‍ ഈ ചിന്താഗതിയിലേക്ക് എന്നെ നയിച്ചത് പോങ്ങച്ചമല്ല എന്ന് തീര്ച്ചയാനല്ലോ. ഇനി ഈ ആരോപണം തെറ്റാണ് എന്ന് ഞാന്‍ പറയുന്നതിനുള്ള വസ്തുതകള്‍ അവതരിപ്പിക്കാം... അവര്‍ പറയുന്നു, അത് ഒരു വേള ഈ കേസുകളുടെ ( ദല്‍ഹി ബോംബു കേസ് , ലാഹോര്‍ ഗൂടാലോച്ചനാ കേസ് ) വിചാരണ കാലയളവില്‍ എനിക്ക് ലഭിച്ച അനര്‍ഹമായ ജനപ്രീതി കാരണമാകാം. അവരുടെ ഈ അനുമാനങ്ങള്‍ ശരിയാണോ എന്ന് നോക്കാം.. എന്റെ നിരീശ്വര വാദം ഈ അടുത്ത കാലത്തൊന്നും ഉണ്ടായതല്ല...!!! ഞാന്‍ അറിയപ്പെടാത്ത ഒരു ചെറുപ്പക്കാരന്‍ ആയിരുന്ന കാലത്ത് തന്നെ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല..!!! ആ കാലത്തെ കുറിച്ച് ഈ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. ഏതായാലും ഒരു കോളേജു വിദ്യാര്‍ഥിക്ക് നിരീശ്വര വാദത്തിലേക്ക് നയിക്കപെടാന്‍ ആവശ്യമായ അഹങ്കാരം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ..!!! ചില പ്രോഫസര്‍മാരുടെ ഇഷ്ടവും ചിലരുടെ അനിഷ്ടവും എനിക്ക് കിട്ടിയിരുന്നു. ഞാന്‍ ഒരിക്കലും കഠിന പ്രയത്നിയായ ഒരു വിദ്യാര്‍ഥി ആയിരുന്നില്ല. പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചോ, അഹങ്കാരത്തില്‍ രസിച്ചോ നടക്കുന്ന ശീലം എനിക്കില്ലായിരുന്നു.നേരെ മറിച്ചു ലജ്ജാ ശീലനായ ഒരു കുട്ടി ആയിരുന്നു. ഭാവിയെ കുറിച്ചുള്ള വിശ്വാസം അത്ര ശുഭാപ്തി ഉള്ളതും ആയിരുന്നില്ല. ആ കാലങ്ങളില്‍ ഞാന്‍ ഒരു തികഞ്ഞ നിരീശ്വര വാദി ആയിരുന്നുമില്ല.!!! ഒരു ആര്യ സമാജക്കാരന്‍ ആയിരുന്ന എന്റെ മുത്തച്ഛന്റെ സ്വാധീനത്തില്‍ ആണ് ഞാന്‍ വളര്‍ന്നത്‌. . ഒരു ആര്യ സമാജക്കാരന്‍ മറ്റെന്തായാലും ഒരു നിരീശ്വര വാദി ആവില്ല..!!! എന്റെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലാഹോറിലെ ഡി. എ. വി. സ്കൂളില്‍ ചേരുകയും ഒരു വര്ഷം മുഴുവനും ഭക്ഷണം കഴിച്ചു താമസിച്ചു പഠിക്കുകയും ചെയ്തു...അവിടെ രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ഥനയ്ക്ക് പുറമേ ഒരു മണിക്കൂറോളം ഗായത്രി മന്ത്രം ഉരുവിട്ട് കൊണ്ട് സമയം കഴിക്കുകയും ചെയ്തിരുന്നു. അക്കാലങ്ങളില്‍ ഞാന്‍ തികച്ചും ഒരു ഭക്തന്‍ ആയിരുന്നു. പിന്നീട് ഞാന്‍ അച്ഛനോടൊപ്പം താമസം തുടങ്ങി. മതപരമായ യാധാസ്ഥിതികരോട് താരതമ്യം ചെയ്‌താല്‍, അദ്ദേഹം വിശാല മനസ്കന്‍ ആയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപനത്തിലൂടെ ആണ് ഞാന്‍ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി എന്റെ ജീവിതം വിനിയോഗിക്കണം എന്ന അഭിലാഷം പുലര്‍ത്താന്‍ തുടങ്ങിയത്. പക്ഷെ അദ്ദേഹം ഒരു നിരീശ്വര വാദി അല്ലെന്നു മാത്രമല്ല, ഉറച്ച ദൈവ വിശ്വാസിയും ആയിരുന്നു. ദിവസവും പ്രാര്ഥന്‍ നടത്താന്‍ അദ്ദേഹം എന്നെ പ്രോല്‍സാഹിപ്പിച്ചു. ഇത്തരത്തില്‍ ആണ് എന്നെ വളര്‍ത്തി കൊണ്ട് വന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ഞാന്‍ നാഷണല്‍ കോളേജില്‍ ചേര്‍ന്ന്. അവിടെ വെച്ചാണ് ഞാന്‍ പുരോഗമന പരമായി ചിന്തിക്കുവാനും , മതപരമായ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാനും വിമര്‍ശനം ചെയ്യുവാനും തുടങ്ങിയത്. ദൈവത്തെ കുറിച്ച് പോലും ചര്‍ച്ചകളും വിമര്‍ശനങ്ങളും നടന്നു. എങ്കില്‍ പോലും ഞാന്‍ അന്ന് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. ആ കാലം ആയപ്പോഴേക്കും ഞാന്‍ മുടി ക്രോപ്പ് ചെയ്യാതെ വളര്‍ത്താന്‍ തുടങ്ങി. എങ്കിലും എനിക്ക് പുരാണങ്ങളിലും സിഖു മതത്തിന്റെയോ, മറ്റു മതങ്ങളുടെയോ, തത്വ സംഹിതകളിലും വിശ്വാസം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ദൈവത്തിന്റെ അസ്തിത്വത്തില്‍ എനിക്ക് ദൃഡ വിശ്വാസം ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്ന് . അതില്‍ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞ ആദ്യ നേതാവും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല. ദൈവത്തെ കുറിച്ച് ഞാന്‍ നിരന്തരം ഉന്നയിച്ചു പോന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പരയാരുണ്ടായിരുന്നത് ഇങ്ങനെയാണ്, " ആവശ്യം ഉണ്ടെന്നു തോന്നുമ്പോഴൊക്കെ പ്രാര്‍ഥിക്കുക " പാര്‍ട്ടിയില്‍ രണ്ടാമതായി എനിക്ക് ബന്ധപെടാന്‍ കഴിഞ്ഞ നേതാവ് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. അദ്ധേഹത്തിന്റെ പേര് ഞാന്‍ പറയട്ടെ _ കകോരി ഗൂടാലോച്ചനാ കേസില്‍ ജീവപര്യന്തം നാട് കടത്തപെട്ട സഖാവ് സചിന്ദ്രനാധ് സന്യാല്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ആ ഒരേയൊരു കൃതിയായ " ബന്ദിജീവന്‍ " ( തടവിലാക്കപ്പെട്ട ജീവിതം ) എന്ന പുസ്തകത്തിന്റെ ആദ്യ പേജു മുതല്‍ തന്നെ ദൈവത്തിന്റെ മഹിമയെ കുറിച്ച് അദ്ദേഹം അഭിനിവേശതോടെ പാടുന്നുണ്ട്. ആ കമനീയമായ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന്‍റെ അവസാന പുറത്തില്‍ ദൈവത്തിനു മേല്‍ ചൊരിയുന്ന ഗൂഡാര്‍ഥ തത്വപരമായ സങ്കീര്‍ത്തനം അദ്ദേഹത്തിന്റെ ചിന്തയുടെ അതി വിശിഷ്ടമായ ഭാഗമാണ്. 1925 ജനുവരി 28 നു ഇന്ത്യയില്‍ ഒട്ടാകെ പ്രച്ചരിപ്പിക്കപെട്ട " വിപ്ലവ ലഖുലേഖ " അദ്ദേഹത്തിന്റെ ബൌദ്ധിക പ്രയത്നത്തിന്റെ ഫലമായുള്ളതാണ്. ഈ ഈ രഹസ്യ കൃതിയില്‍ അദ്ദേഹം തന്റെ പ്രിയങ്കരമായ വീക്ഷണങ്ങള്‍ പ്രതിപാദിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പോലും മറ്റു പ്രവര്‍ത്തകര്‍ അത് അന്ഗീകരിക്കെണ്ടതാണ്. ഈ ലഖു ലേഖയില്‍ സര്‍വ ശക്തനെ കുറിച്ചും അദ്ധേഹത്തിന്റെ ആഹ്ലാദതെയും പ്രവര്‍ത്തനത്തെയും പ്രകീര്തിക്കാനായിട്ടാണ്, ഒരു ഖണ്ഡിക മുഴുവന്‍ വിനിയോഗിചിരിക്കുന്നത്. അതാകെ ആജ്ഞെയവാദപരമായ പ്രതിപാദനങ്ങള്‍ആണ് . ഞാന്‍ ഇവിടെ ചൂണ്ടി കാണിക്കാന്‍ ആഗ്രഹിക്കുനത് അവിശ്വാസത്തിന്റെ ആശയം വിപ്ലവ പാര്‍ട്ടിയില്‍ അന്ന് അന്കുരിചിരുന്നില്ല എന്നതാണ്. കാകോരി കേസിലെ സ്മരനീയരായ രക്തസാക്ഷികള്‍ നാലുപേരും തങ്ങളുടെ അന്ത്യ ദിനങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി കഴിയുകയായിരുന്നു. രാമപ്രസാദ്‌ ബിസ്മില്‍ യാഥാസ്ഥിതികന്‍ ആയ ഒരു ആര്യ സമാജക്കാരന്‍ ആയിരുന്നു. സോഷ്യലിസത്തിന്റെയും കമ്മുനിസതിന്റെയും രംഗത്ത് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ട് പോലും രാജന്‍ ലാഹിരിക്ക് ഉപനിഷത്തുക്കളില്‍ നിന്നും ഗീതയില്‍ നിന്നുമുള്ള സ്തോത്രങ്ങള്‍ പാടാനുള്ള ആഗ്രഹത്തെ അടക്കി വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും പ്രാര്‍ഥന നടത്താത്ത ഒരേ ഒരാളെ മാത്രമേ ഇവര്‍ക്കിടയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. അദ്ദേഹം ജീവപര്യന്തം നാടുകടത്തല്‍ ശിക്ഷ വിധിക്കപെട്ടു കഴിയുകയായിരുന്നു. എങ്കിലും അദ്ദേഹവും ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല.!!! ആ കാലഘട്ടം വരെ ഞാന്‍ കാല്‍പ്പനിക ഭാവനക്ളോട് കൂടിയ ഒരു ആദര്‍ശ വാദി മാത്രമായിരുന്നു. അപ്പോഴാണ്‌ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കെണ്ടതായ സന്ദര്‍ഭം വന്നത്. കുറെ നാളുകളായി അനിവാര്യമായും നേരിടേണ്ടി വന്ന തിരിച്ചടികളുടെ ഫലമായി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അസാധ്യമായി തീരുന്ന സ്ഥിതി കുറെ നാളത്തേക്ക് ഉണ്ടായിരുന്നു. ആവേശഭരിതരായ സഖാക്കള്‍, ( നേതാക്കന്മാര്‍ പോലും ) ഞങ്ങളെ പരിഹസിക്കാന്‍ തുടങ്ങിയിരുന്നു. കുറെ നാളത്തേക്ക് ഞാനും ഭാവിയില്‍ ഒരു കാലത്ത് ഞങ്ങളുടെ പരിപാടിയുടെ നിഷ്ഫലത്വത്തെകുറിച്ച് ബോധവാനാകാന്‍ ഇടവരുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്റെ വിപ്ലവ ജീവിതത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്. "പഠിക്കുക..കൂടുതല്‍, കൂടുതല്‍ പഠിക്കുക..!! "....എന്റെ മനസ്സിന്റെ ഉള്ളറയില്‍ പ്രതിധ്വനി ഉയര്‍ത്തിയ ആഹ്വാനം ആയിരുന്നു " പഠനം " എതിരാളികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരായി നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുകൂലമായ വാദങ്ങള്‍ കൊണ്ട് സ്ജ്ജമാകാന്‍ ആവശ്യമായ പഠനം...അങ്ങനെ പഠനം തുടങ്ങി. മുന്‍കാലത്ത് എനിക്കുണ്ടായ വിശ്വാസവും ബോധവും ഗണനീയമായ മാറ്റങ്ങള്‍ക്കു വിധേയമായി. നമ്മുടെ മുന്‍ഗാമികള്‍ക്കിടയില്‍ പ്രാമുഖ്യം വഹിച്ചിരുന്ന അക്രമ മാര്‍ഗങ്ങളെ കുറിച്ചുള്ള കാല്‍പ്പനികാശയങ്ങള്‍ക്കു പകരം കുറെ കൂടി ഗൌരവപരമായ ആശയങ്ങള്‍ വളര്‍ന്നു വന്നു. ഇനിയുമങ്ങോട്ടു ഗൂഡാര്‍ഥവാദമോ അന്ധമായ വിശ്വാസമോ ഒന്നും ഉണ്ടാവില്ല. യാഥാര്‍ധ്യ വാദം ( realism) ഞങ്ങളുടെ വിശ്വാസ പ്രമാണം ആയി തീര്‍ന്നു. അവശ്യം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ. നാം പൊരുതുന്നത് ഏതു ലക്ഷ്യത്തിനു വേണ്ടിയായിരിക്കണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ഏറ്റവും പ്രധാനം. പ്രധാനപെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും ആ സമയത്ത് നടത്താനില്ലാതതിനാല്‍ ലോക വിപ്ലവങ്ങള്‍ക്ക് ആധാരമായ വിവിധ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കാന്‍ ധാരാളം അവസരം ലഭിച്ചു. അരാജകവാദി നേതാവായ ബക്കുനിന്റെ കൃതികളും കമ്മുനിസ്ട് ആശയത്തിന്റെ പിതാവായ കാറല്‍മാര്‍ക്സിന്റെ കുറെ കൃതികളും തങ്ങളുടെ രാജ്യത് വിപ്ലവം നടത്തിയ ലെനിന്‍, ട്രോട്കി എന്നിവരുടെ ( പിന്നീട് കോടതിയില്‍ നിന്നും ലെനിന്‍ വാര്‍ഷികത്തിന് സോവിയറ്റ് വിപ്ലവ ജനതയ്ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട് ഭഗത് അയച്ച സന്ദേശം പ്രസിദ്ധം ആണ് _രഞ്ജിത് ) ഒട്ടേറെ കൃതികളും ഞാന്‍ വായിച്ചു. ഇവരെല്ലാം നിരീശ്വര വാദികള്‍ ആയിരുന്നു. ബക്കുനിന്റെ "ദൈവവും ഭരണകൂടവും" എന്ന കൃതി അപൂര്‍ണമാണെങ്കിലും ഈ വിഷയത്തെ കുറിച്ചുള്ള രസകരമായ ഒരു പഠനം ആണ്. പിന്നീട് നിരാലംബസ്വാമി രചിച്ച " സാമാന്യ ബോധം " കാണാനിടയായി. അതൊരുതരം ഗൂഡാര്‍ധപരമായ നിരീശ്വര വാദം മാത്രമായിരുന്നു. ഈ വിഷയത്തില്‍ എനിക്ക് അങ്ങേയറ്റം താല്പര്യം തോന്നി. 1926 അവസാനത്തോടെ പ്രപഞ്ചത്തെയാകെ സൃഷ്ടിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സരവ്‌ ശക്തനായ സര്‍വാധീശനായ ഒരാള്‍ ഉണ്ടെന്ന തത്വം അടിസ്ഥാന രഹിതമായ ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ഈ അവിശ്വാസം ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. എന്റെ സുഹൃത്തുക്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങി ഞാന്‍ അതോട് കൂടി സ്പഷട്മായ ഒരു നിരീശ്വര വാദി ആയി ക്കഴിഞ്ഞിരുന്നു.!!! എന്നാല്‍ അതിന്റെ അര്‍ഥം എന്താണെന്ന് ഇനി ചര്‍ച്ച ചെയ്യാം. 1927 മെയ്‌ മാസത്തില്‍ എന്നെ അറസ്റ്റു ചെയ്തു. പോലീസുകാര്‍ എന്നെ തിരക്കി കൊണ്ടിരിക്കുകയാണെന്ന കാര്യം എനികറിയാനേ പാടില്ലായിരുന്നു. ഒരു ഉദ്യാനതിലൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. അപ്പോഴാണ്‌ പോലീസുകാര്‍ എന്നെ വലയം ചെയ്തിരിക്കുകയാണെന്ന് ഞാന്‍ കണ്ടത്. ആ സമയത്ത് ഞാന്‍ വളരെ ശാന്തനായി നിന്ന് എന്നത് എനിക്ക് തന്നെ അത്ഭുതം ഉളവാക്കി. !! എനിക്ക് യാതൊരു വികാരവും ഉണ്ടായില്ല. സംഭ്രമവും തോന്നിയില്ല. എന്നെ പോലീസ്‌ കസ്ടടിയിലെടുത്തു. അടുത്ത ദിവസം എന്നെ റെയില്‍വേ പോലീസ്‌ ലോക്കപ്പിലേക്ക് കൊണ്ടുപോയി. അവിടെ എനിക്ക് ഒരു മാസം മുഴുവനും കഴിയേണ്ടി വന്നു. പല ദിവസവും പോലീസ്‌ ഉദ്യോഗസ്ഥന്മാരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് കാക്കോരി പാര്‍ട്ടിയുമായി എനിക്ക് ബന്ധം ഉണ്ടെന്നതിനെ കുറിച്ചും വിപ്ലവ പ്രസ്ഥാനത്തിലെ എന്റെ മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസിനു ഏതോ കുറെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ്. കേസ് വിചാരണ നടക്കുമ്പോള്‍ ഞാന്‍ ലഖ്നോവില്‍ പോയിരുന്നു എന്നും ആ കേസിലെ പ്രതികളെ രക്ഷപെടുതുന്നതിനുള്ള ഒരു പദ്ധതിയെ കുറിച്ച് അവരുമായി കൂടിയാലോചനകള്‍ നടത്തിയെന്നും, അവരുടെ സമ്മതം കിട്ടിയ ശേഷം ഞങ്ങള്‍ കുറെ ബോംബുകള്‍ കൈവശപ്പെടുതിയെന്നും , ബോംബുകള്‍ പരീക്ഷിച്ചു നോക്കാനായി 1926 ദസറ ഉത്സവ വേളയില്‍ ഒരു ബോംബു ആള്‍ക്കൂട്ടതിലേക്ക് എറിഞ്ഞു !!!! എന്നും മറ്റുമുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചതായി അവര്‍ തന്നെ എന്നോട് പറഞ്ഞു..!!! മാത്രമല്ല എന്റെ തന്നെ താല്പര്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് അവര്‍ എന്നെ ധരിപ്പിച്ചത്, വിപ്ലവ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തെങ്കിലും കുറെ വിവരങ്ങള്‍ കൊടുക്കാമെങ്കില്‍ എന്നെ തടവിലാക്കുകയില്ലെന്നും, നേരെ മറിച്ചു ഒരു മാപ്പുസാക്ഷിയാക്കി കോടതിയില്‍ ഹാജരാക്കുക പോലും ചെയ്യാതെ പാരിതോഷികവും നല്‍കി വിട്ടയക്കമെന്നും ഒക്കെയാണ്... ഈ നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി...!!ഇതെല്ലാം വെറും പിതലാട്ടങ്ങള്‍ ആണ്..!!! ഞങ്ങളെ പോലുള്ള ആദര്‍ശ വിശ്വാസികളായ ആളുകള്‍ നിരപരാധികളായ ആളുകള്‍ക്ക് നേരെ ബോംബു എറിയാന്‍ തുനിയുകയില്ല..!!!ഒരു സുപ്രഭാതത്തില്‍ അപ്പോഴത്തെ സി ഐ ഡി സീനിയര്‍ സൂപ്രണ്ട് , മി. ന്യൂമാന്‍ എന്റെ അടുക്കല്‍ വന്നു എന്നോട് അനുകംബാപൂര്‍വ്വം കുറെ സംസാരിച്ച ശേഷം ഒരു ദുഖകരമായ ( അദ്ദേഹത്തെ സംബന്ധിച്ചാണ് അത് ദുഖകരം ) വാര്‍ത്ത എന്നെ ധരിപ്പിച്ചു, അത് ഇങ്ങനെയാണ്, അവര്‍ ആവശ്യപെട്ടത്‌ പോലെയുള്ള ഒരു പ്രസ്താവന ഞാന്‍ കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ , കാകോരി കേസുമായും, ദസറ ബോംബാക്രമനതിലൂടെ നടത്തിയ മൃഗീയമായ കൊലയുമായും ബന്ധപ്പെടുത്തി കേസെടുത്തു എന്നെ വിചാരണക്കയക്കാന്‍ അവര്‍ നിര്‍ബന്ധിതരായി തീരും എന്നായിരുന്നു ആ വാര്‍ത്ത എന്ന് മാത്രമല്ല എനിക്ക് ശിക്ഷ ലഭിക്കുവാനും _തൂക്കിലെട്ടാനും _ഉള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും എന്നെ ധരിപ്പിച്ചു. ഞാന്‍ തികച്ചും നിരപരാധി ആയിരുന്നെങ്കിലും ആ കാലത്ത് പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഇതെല്ലാം സാധിച്ചെടുക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിച്ചു. അതെ ദിവസം തന്നെ ഞാന്‍ ദിവസവും രണ്ടു നേരം പ്രാര്‍ഥന നടത്തണം എന്ന് പറഞ്ഞു കൊണ്ട് ചില പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ പ്രേരണകള്‍ ചെലുത്താനും തുടങ്ങി. സമാധാനവും സുഖവും ഉള്ള കാലത്ത് മാത്രമാണോ നിരീശ്വര വാദിയാണെന്ന് വീമ്പ് പറയാന്‍ എനിക്ക് സാധിക്കുന്നത്, ?? അതോ ഇത്തരത്തില്‍ കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വരുന്ന സമയത്തും എനിക്ക് തത്വങ്ങളില്‍ മുറുകെ പിടിച്ചു നിക്കാന്‍ കഴിയുമോ..???ഇക്കാര്യത്തില്‍ ഞാന്‍ തന്നെ ഉറച്ച തീരുമാനം എടുക്കണം എന്ന് തീരുമാനിച്ചു. വളരെ ഗാഡമായി ചിന്തിച്ചു ഞാനൊരു തീരുമാനത്തിലെത്തി. എനിക്ക് ദൈവത്തില്‍ വിശ്വസിക്കാനും ദൈവത്തോട് പ്രാര്ധിക്കാനും കഴിയില്ല എന്നതായിരുന്നു ആ തീരുമാനം. ഇതായിരുന്നു യഥാര്‍ഥ പരീക്ഷണം. ഇതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. മറ്റു പല പ്രധാനപെട്ട കാര്യങ്ങളും നഷ്ടപ്പെടുതികൊണ്ട് എന്റെ ജീവന്‍ രക്ഷിക്കണം എന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ല.അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഉറച്ച അവിശ്വാസിയായി. അതില്‍ പിന്നീട് അങ്ങനെ തന്നെ ഉറച്ചു നിന്ന്. ആ പരീക്ഷണത്തിന്റെ കടുപ്പം താങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. വിശ്വാസം പ്രയാസങ്ങളെ മൃദുല മാക്കുന്നു എന്നത് മാത്രമല്ല, അവ സന്തോഷപ്രദം ആക്കുക പോലും ചെയ്തേക്കാം. മനുഷ്യന് ദൈവത്തില്‍ വളരെയേറെ ആശ്വാസവും പിന്തുണയും കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും അങ്ങനൊരു ദൈവം ഇല്ല എങ്കില്‍ മനുഷ്യന് തന്നെ തന്നെ ആശ്രയിക്കണം. കൊടുംകാറ്റുകള്‍ക്കും കോളുകള്‍ക്കും ഇടയില്‍ സ്വന്തം കാലില്‍ നിലയുറപ്പിക്കുക എന്നത് കുട്ടിക്കളിയല്ല.!!! അത്തരം പരീക്ഷണ ഘട്ടങ്ങളില്‍ ' അഹങ്കാരം' ( അതുണ്ടെങ്കില്‍) ) ആവിയായി പോകും..!!! പൊതുവായ വിശ്വാസങ്ങളെ എതിര്‍ക്കുവാന്‍ ധൈര്യം വരുകയുമില്ല. അതിനു അയാള്‍ക്ക്‌ കഴിയുന്നെങ്കില്‍ അയാളില്‍ വെറും അഹങ്കാരത്തിനു പുറമേ മറ്റെന്തോ ശക്തിയുണ്ടെന്നു നമുക്ക് തീര്ച്ചയാക്കാം. തീര്‍ച്ചയായും ഇത് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. വിധി എന്താണെന്ന് ഇപ്പോള്‍ തന്നെ പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഒരാഴ്ചക്കുള്ളില്‍ അത് പ്രഖ്യാപിക്കുകയും ചെയ്യും. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തയ്യാറാവുന്നതെന്ന ബോധാമാല്ലാതെ മറ്റെന്താണ് ഒരാശ്വാസം. !! ദൈവ വിശ്വാസിയായ ഒരു ഹിന്ദുവിന് ഒരു വേള ഒരു രാജാവായിട്ടായിരിക്കും താന്‍ പുനര്‍ ജനിക്കാന്‍ പോകുന്നതെന്ന ഒരു പ്രതീക്ഷ ഉണ്ടാകാം..!! ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ആണെങ്കില്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗ ലോകത് ആസ്വദിക്കാന്‍ പോകുന്ന സുഖഭോഗങ്ങളെ കുറിച്ച് സ്വപ്നം കാണാം. പക്ഷെ ഞാന്‍ എന്താണ് പ്രതീക്ഷിക്കുക..??? എന്റെ കഴുത്തില്‍ കയറിന്റെ കുറുക്കു വീഴുകയും എന്റെ കാലിനടിയില്‍ നിന്നും കൊലമരത്തിന്റെ കഴുക്കോല്‍ പലക എടുത്തു മാറ്റുകയും ചെയ്യുമ്പോള്‍ അന്തിമ നിമിഷം ആയി...അതാണ്‌ ജീവിതത്തിന്റെ അവസാന നിമിഷം. അവിടം കൊണ്ട് ഞാനും അഥവാ ആധ്യാധ്മികളുടെ ഭാഷയില്‍ എന്റെ ആത്മാവും, എല്ലാം അവസാനിക്കും. പിന്നെ അങ്ങോട്ട്‌ ഒന്നും ഇല്ല. ഇത്തരത്തിലുള്ള ഉജ്ജ്വലമായ അന്ത്യത്തോട് കൂടിയ ഹ്രസ്വമായ സമര ജീവിതം തന്നെയാണ് അതിന്റെ പാരിതോഷികം. ആ വീക്ഷണത്തോടെ കാര്യങ്ങള്‍ കാണാന്‍ എനിക്ക് ധൈര്യം വേണമെന്ന് മാത്രം.. ഇവിടെ വെച്ചോ ഇവിടത്തെ ജീവിതത്തിനു ശേഷമോ എന്തെങ്കിലും പാരിതോഷികം ലഭിക്കണം എന്നുള്ള സ്വാര്‍ഥമായ ഉദേശമോ വിചാരമോ ഒന്നും കൂടാതെ തികച്ചും താല്പര്യ രഹിതനായിട്ടാണ് , സ്വാതന്ത്ര്യം നേടാനുള്ള ലക്ഷ്യത്തിനു വേണ്ടി ഞാന്‍ എന്റെ ജീവിത കാലം വിനിയോഗിച്ചത്. ഇതേ മനോഭാവത്തോടു കൂടിയവരും മറ്റെന്തിനെക്കാളുമുപരി മനുഷ്യ രാശിയുടെ സേവനത്തിനു വേണ്ടിയും, ദുരിതം അനുഭവിക്കുന്ന ജന സമാന്യതിന്റെ മോചനത്തിന് വേണ്ടിയും, തങ്ങളുടെ ജീവിതം അര്‍പ്പിക്കുന്ന കൂടുതല്‍ കൂടുതല്‍ പുരുഷന്മാരും സ്ത്രീകളും മുന്നോട്ടു വരുന്നതായി നാം കാണുന്ന ആ ദിവസം ആയിരിക്കും, സ്വാതന്ത്ര്യത്തിന്റെ യുഗം ഉത്ഘാടനം ചെയ്യപ്പെടുന്നത്. ഒരു രാജാവാകാനോ മറ്റെന്തെകിലും പാരിതോഷികം ഇവിടെയോ അടുത്ത ജന്മതിലോ , അല്ലെങ്കില്‍ മരണ ശേഷം സ്വര്‍ഗതിലോ, നേടാനായിട്ടല്ലാതെ, ആണെങ്കില്‍ മാത്രമേ, അവര്‍ മര്‍ദ്കരെയും ചൂഷകരെയും സ്വേചാധിപതികളെയും വെല്ലുവിളിക്കുവാനും, മനുഷ്യരാശിയുടെ ചുമലില്‍ നിന്നും അടിമത്തത്തിന്റെ നുകം വലിചെറിയുവാനും , സ്വാതന്ത്ര്യവും സമാധാനവും സ്ഥാപിക്കാനും വേണ്ടിയുള്ള സമരത്തിലെര്‍പ്പെടാന്‍ അവര്‍ക്ക് ആവേശം ലഭിക്കുകയുള്ളൂ...! ഇത് വ്യക്തിപരമായി അവര്‍ക്ക് ആപത്കരവും, അവരുടെ ശ്രേഷ്ഠമായ വ്യക്തിത്വത്തിന് സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും ശ്ലാഘനീയവുമായ പന്ഥാവായിരിക്കും. ശ്രേഷ്ഠമായ അവരുടെ ലക്ഷ്യത്തെ കുറിച്ച് അവര്‍ക്കുള്ള സ്വാഭിമാനത്തെ അഹങ്കാരം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ..? ആരാണ് ഇത്തരത്തില്‍ നിന്ദ്യമായ ഒരു പേര് ഇതിനു നല്‍കാന്‍ ധൈര്യപെടുക..!!!?? അങ്ങനെ ഒരാളുണ്ടെങ്കില്‍ അയാള്‍ ഒന്നുകില്‍ ഒരു വിഡ്ഢിയായിരിക്കും, അല്ലെങ്കില്‍ ഒരു നീചനായിരിക്കും.. എന്നാണു ഞാന്‍ പറയുക...നമുക്ക് അയാള്‍ക്ക്‌ മാപ്പു നല്‍കാം. കാരണം അയാള്‍ക്ക്‌ ആവേശത്തിന്റെയും വികാരത്തിന്റെയും ശ്രേഷ്ഠമായ സഹാനുഭാവത്തിന്റെയും ഗരിമ മനസ്സിലാകില്ല. അയാളുടെ ഹൃദയം വെറുമൊരു മാംസപിണ്ഡം മാത്രമായി നിര്ജീവമായിരിക്കനം. അയാളുടെ കാഴ്ച ക്ഷയിചിരിക്കുകയാണ്. മറ്റു താല്‍പര്യങ്ങളുടെ സ്വാശ്രയത്തെ എല്ലായ്പ്പോഴും അഹങ്കാരമായി വ്യാഖ്യാനിചെക്കാം ...അത് പരിതാപകരം ആണ്, പക്ഷെ മറ്റു നിവൃത്തിയോന്നുമില്ലല്ലോ... നിങ്ങള്‍ നിലവിലുള്ള വിശ്വാസത്തെ എതിര്‍ക്കാന്‍ മുതിരുകയോ, തെറ്റുചെയ്യാതവരായി പൊതുവേ കരുതുന്ന ഏതെന്കിലും വീര പുരുഷനെയോ , മഹാനേയോ വിമര്‍ശിക്കുകയോ ചെയ്‌താല്‍ , നിങ്ങളുടെ വാദത്തിന്റെ കരുത്ത് കാരണം ആള്‍ക്കൂട്ടം നിങ്ങള്‍ അഹങ്കാരിയാണെന്ന് പറഞ്ഞു അവഹേളിചെക്കാം.!!! ഇത് മാനസികമായ മുരടിപ്പ് കാരണമാണ്. ഒരു വിപ്ലവകാരിക്ക് വിമര്‍ശനവും സ്വതന്ത്രമായ ചിന്താഗതിയും ഒഴിച്ചുകൂടാനാവാത്ത രണ്ടു ഗുണങ്ങളാണ്. മഹാത്മാ ഗാന്ധി മഹാനായതുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല. അദ്ദേഹം പറയുന്നതെന്തും _അത് രാഷ്ട്രീയത്തെ കുറിച്ചോ , സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ, മതത്തെ കുറിച്ചോ, ധാര്‍മിക കാര്യങ്ങളെ കുറിച്ചോ ഉള്ളതായാലും, അദ്ദേഹം പറയുന്നതെന്തും_ ശരിയാണ്. നിങ്ങള്‍ക്ക് ബോധ്യപെട്ടാലും ഇല്ലെങ്കിലും " അങ്ങ് പറയുന്നത് ശരിയാണ് " എന്ന് പറയണം..!!!! ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയിലേക്ക് നയിക്കില്ല. നേരെ മറിച്ചു അത് പ്രത്യക്ഷത്തില്‍ തന്നെ പിന്തിരിപ്പന്‍ മനോഭാവം ആണ്. നമ്മുടെ പ്രപിതാമഹന്മാര്‍ ഏതോ ഒരു സര്‍വ ശക്തനില്‍ വിശാസം അര്‍പ്പിച്ചിരുന്നു എന്നത് കൊണ്ട് ആ വിശ്വാസത്തിന്റെ സാധുതയേയോ സര്‍വ ശക്തന്റെ അസ്തിത്വത്തെ തന്നെയോ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരാളെയും നാസ്തികന്‍ എന്നോ വിശ്വാസ ഖാതകന്‍ എന്നോ, അപഹസിക്കും. അയാളുടെ വാദഗതികള്‍ എതിര്‍ വാദങ്ങള്‍ കൊണ്ട് ഖണ്ടിക്കാനവാത്തവിധം യുക്തമായിരിക്കുകയും, സര്‍വശക്തന്റെ ക്രോധതിനാല്‍ വന്നുഭവിക്കുന്ന ദൌര്ഭാഗ്യങ്ങളെ കുറിച്ചുള്ള ഭീഷണികള്‍ കൊണ്ടൊന്നും, അയാളുടെ വീര്യം കെടുത്താന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അയാളെ 'അഹങ്കാരി' എന്ന മുദ്ര കുത്തി , അയാളുടെ ഊര്‍ജ്വസ്വലമായ സത്യസന്ധതയെ 'നിഷേധി' എന്ന് പേരിടുകയും ചെയ്യും. അപ്പോള്‍ പിന്നെ എന്തിനാണ് വ്യര്‍ഥമായ ഈ ചര്‍ച്ച നടത്തുന്നത്. എന്തിനാണ് ഇതിനെക്കുറിച്ച് ആകെ വാദവിവാദങ്ങള്‍ നടത്തുന്നത് ??. ഈ ചോദ്യം പൊതുജനങ്ങളുടെ മുന്‍പില്‍ ഇതാദ്യമായാണ് ഉയര്‍ന്നുവരുന്നത് .അതുകൊണ്ടാണ് ഈ ദീര്‍ഘമായ ചര്‍ച്ച. ആദ്യത്തെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം നിരീശ്വര വാദത്തിലേക്ക് എന്നെ നയിച്ചത്, അഹങ്കാരം അല്ലെന്നു ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. എന്റെ വാദഗതി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് തെളിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, എന്റെ വായനക്കാരാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ എനിക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം കുറേകൂടി സ്വസ്ഥത ഉള്ളതായി തീര്‍ന്നേനെ എന്നെനിക്കറിയാം. അതുപോലെ തന്നെ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ലാത്തതിനാല്‍ സാഹചര്യങ്ങളാകെ രൂക്ഷമായിരിക്കുന്നു. അല്‍പ്പം ദൈവീകവാദം കൂടി ചേര്‍ന്നാല്‍ ഇത് ഉന്മാദമുള്ള കവിതാമയവുമാകാം. പക്ഷെ എന്റെ ഭാവിയെ നേരിടുന്നതിന് എനിക്ക് ഉന്മാദത്തിന്റെ സഹായമൊന്നും വേണ്ട..!!!! ഞാന്‍ ഒരു യാഥാര്‍ധ്യ വാദിയാണ്. യുക്തിയുടെ സഹായത്തോടെ എന്റെ ഉള്ളിലുള്ള ജന്മവാസനകളെ അധീനമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ ലക്‌ഷ്യം നേടുന്ന കാര്യത്തില്‍ എല്ലായ്പ്പോഴും എനിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യന്റെ കടമ പരിശ്രമിക്കുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യുക എന്നതാണ്. വിജയം എല്ലായ്പ്പോഴും ആകസ്മികതയെയും പതസ്ഥിതിയെയും ആശ്രയിച്ചാണിരിക്കുന്നത്. രണ്ടാമത്തെ ചോദ്യത്തെ സംബന്ധിച്ച് എനിക്ക് പറയാനുള്ളത്, അഹങ്കാരമല്ല കാരണമെങ്കില്‍, ദൈവത്തിന്‍റെ അസ്ഥിത്വത്തിലുള്ള പഴയതും ഇപ്പോഴും നിലനില്ല്ക്കുന്നതുമായ വിശ്വാസത്തെ നിഷേധിക്കുന്നതിന് മറ്റെന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കനമല്ലോ. അതിലേക്കാണ് ഇപ്പോള്‍ ഞാന്‍ വരുന്നത്. എന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക്‌ യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് കുറെയെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിക്ക് ചുറ്റുമുള്ള പരിതസ്ഥിതിയെ കുറിച്ച് യുക്തിയുക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിലാണ് തത്വജ്ഞാനം ഒരു പ്രധാനസ്ഥാനം വഹിക്കുനത്. വിപ്ലവകാരിയായ എന്റെ ഒരു സുഹൃത്ത്‌ പറയാറുണ്ടായിരുന്നത്, തത്വജ്ഞാനം മാനുഷിക ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്നാണ്. നമ്മുടെ പൂര്‍വികര്‍ക്ക് ഈ പ്രപഞ്ചം എന്തെന്നും എന്തുകൊണ്ടെന്നും ഒക്കെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും ഉത്തരം തേടാനുമുള്ള ഒഴിവുസമയം വേണ്ടെത്ര ഉണ്ടായിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലതിരുന്നത് കാരണം, അവരവരുടെ വഴിക്ക് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് വിവിധ മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നത്, ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ശത്രുതാപരവും, സംഘട്ടനാത്മകവും ആയി തീരാറുണ്ട്. പൌരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഓരോ ഭൂഖണ്ടതിലെയും വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള വിവിധ ചിന്താസരണികള്‍ക്കിടയിലും വ്യത്യാസങ്ങള്‍ ഉണ്ട്. പൌരസ്ത്യ രാജ്യങ്ങളിലെ മതങ്ങളില്‍ ഇസ്ലാം മതവിശ്വാസവും, ഹിന്ദുമതവിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഭാരതത്തില്‍ ബുദ്ധമതവും ജൈന മതവും ബ്രാഹ്മണ മത വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ബ്രാഹ്മണ മത വിശ്വാസം തന്നെ ആര്യസമാജം, സനാതനധര്‍മ്മം, തുടങ്ങിയവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മുന്‍കാലങ്ങളിലെ ഒരു സ്വതന്ത്ര തത്ത്വചിന്തകനായിരുന്നു, ചാര്‍വാകന്‍. ആ പഴയ കാലത്ത് തന്നെ അദ്ദേഹം ദൈവത്തിന്‍റെ അധീശത്വത്തെ വെല്ലുവിളിച്ചു. അടിസ്ഥാന പ്രശ്നങ്ങളില്‍ ഈ മത വിശ്വാസം എല്ലാം പരസ്പര വിരുദ്ധം ആണ്..! ഇവരില്‍ ഓരോരുത്തരും തങ്ങളുടെതാണ് ഏറ്റവും ശരിയായ മതവിശ്വാസം എന്ന് ശഠിക്കുകയും ചെയ്യുന്നു. ഇവിടെയാണ്‌ നമ്മുടെ ദൌര്‍ഭാഗ്യം. പ്രാചീനകാലത്തെ ജ്ഞാനികളുടെയും ചിന്തകരുടെയും അനുഭവങ്ങളെയും ആശയ പ്രകാശനങ്ങളെയും ഭാവിയില്‍ നമുക്ക് അജ്ഞതക്കെതിരായി നടത്തേണ്ട സമരങ്ങള്‍ക്ക് വേണ്ട ഒരു അടിസ്ഥാനമായി ഉപയോഗിക്കുകയും, നിഗൂഡമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, ഉദാസീനരാനെന്നു തെളിയിക്കപെട്ടു കഴിഞ്ഞ നമ്മള്‍ വിശ്വാസത്തെ ചൊല്ലി മുറവിളി കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ ഇവരെല്ലാം തന്നെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന കുറ്റമാണ് ചെയ്യുന്നത്. പുരോഗതിക്ക് നിലകൊള്ളുന്ന ഏതൊരാള്‍ക്കും പഴയ വിശ്വാസ പ്രമാണങ്ങളെ അവിശ്വസിക്കുകയും, വെല്ലുവിളിക്കേണ്ടതും ഉണ്ട്. അവയുടെ ഓരോ മുക്കും മൂലയും പരിശോധിച്ച് ഇനം തിരിച്ചു യുക്തി യുക്തം വിമര്‍ശിക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന ഒരാളുടെ വാദഗതികളുടെ യുക്തി ചിലപ്പോള്‍ തെറ്റായിപോകാം ! അത് ചിലപ്പോള്‍ വഴിതെറ്റിക്കുന്നതും അബദ്ധവും ആകാം. ! എന്നാല്‍ ജീവിതത്തില്‍ അയാളുടെ മാര്‍ഗനിര്‍ദ്ദേശതാരകം 'യുക്തി' ആയത് കൊണ്ട് അയാള്‍ തെറ്റ് തിരുത്തും. ! ഒരു യാഥാര്‍ധ്യവാദി എന്നവകാശപ്പെടുന്ന ഒരാള്‍ക്ക്‌ പഴയ കാലത്തെ വിശ്വാസപ്രമാണങ്ങളെയാകെ വെല്ലുവിളിക്കേണ്ടിവരും. യുക്തിയുടെ വെളിച്ചത്തില്‍ തകരുന്നവ ആണെങ്കില്‍ അവ നിലംപതിക്കും. അപ്പോള്‍ അയാള്‍ക്ക്‌ ആദ്യമായി ചെയ്യേണ്ടിവരുനത് അവയെ ആകെ തകര്‍ത്തു നിലംപതിപ്പിക്കുകയും ഒരു പുതിയ തത്വശാസ്ത്രം കെട്ടിപടുക്കാനുള്ള കളമോരുക്കുകയുമാണ്. വളരെ ഗുണാത്മകമായ ഈ നിര്‍മ്മാണം തുടങ്ങികഴിഞ്ഞാല്‍ , പഴയ വിശ്വാസപ്രമാനങ്ങളിലെ യുക്തമായവ പുതിയ തത്വശാസ്ത്രത്തിന് സഹായകമാവുകയും ചെയ്യും. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എനിക്ക് ഇക്കാര്യത്തില്‍ വളരെയൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിക്കാന്‍ തയ്യാറാണ്. പൌരസ്ത്യ തത്വശാസ്ത്രം പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നു. എങ്കിലും അതിനുള്ള സൌകര്യമോ, അവസരമോ ലഭ്യമായില്ല. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്, ദൈവ വിശ്വാസ നിഷേധത്തെ കുറിച്ചുള്ള പഠനമാണല്ലോ. പഴയ വിശ്വാസങ്ങളുടെ സാധുതയെ ചോദ്യം ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. പ്രപഞ്ചത്തിന്റെ ചലനങ്ങളെ നയിക്കുകയും, അവയുടെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സ്വബോധമുള്ള സര്‍വാധീശനായ ഒരു ശക്തി ഇല്ലെന്ന കാര്യത്തിലും എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. പ്രകൃതിയില്‍ നാം വിശ്വസിക്കുന്നു. പുരോഗമന പ്രസ്ഥാനതിന്റെയാകെ ലക്ഷ്യം മനുഷ്യ സേവനത്തിനായി പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ മേധാവിത്വം സാധ്യമാക്കിതീര്‍ക്കുക എന്നതാണ്. അതിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ സ്വബോധമുള്ള ഒരു ശക്തി അതിന്റെ പിന്നിലില്ല. ഇതാണ് ഞങ്ങളുടെ തത്വശാത്രം. നിഷേധാത്മകമായ വശം പരിഗണിക്കുമ്പോള്‍, ഞങ്ങള്‍ക്ക് വിശ്വാസികളോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സര്‍വ ശക്തനും സര്‍വജ്ഞനും സര്‍വ വ്യാപിയുമായ ആയ ഒരു ദൈവമാണ് ഭൂമിയെ അല്ലെങ്കില്‍ ലോകത്തെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, എന്തിനാണ് അദ്ദേഹം അതിനെ സൃഷ്ടിച്ചത് എന്ന് ദയവായി പറഞ്ഞു തരുമോ..? ദുഖവും ദുരിതവുംകൊണ്ട് ഈ ലോകം നിറചിരിക്കുന്നു..ഒരാള്‍ പോലും ഇതില്‍ തികച്ചും തൃപ്തരല്ല.!.. ദയവായി ഇതെല്ലാം അദ്ദേഹത്തിന്റെ നിയമമാണ് എന്ന് മാത്രം പറയാതിരിക്കുക. ഏതെന്കിലും നിയമത്തിനു വ്ധേയനാണെങ്കില്‍ അദ്ദേഹം സര്‍വപ്രഭാവാന്‍ അല്ലല്ലോ..! അദ്ദേഹവും നമ്മെപോലെ നിയമങ്ങള്‍ക്ക് അടിമയായിരിക്കണമല്ലോ..! ഇതെല്ലം ദൈവത്തിന്റെ കളികളാണെന്നും പറയാതിരിക്കുക...നീറോ ചക്രവര്‍ത്തി ഒരു റോമാ നഗരത്തെ മാത്രമേ തീ വെച്ച് നശിപ്പിച്ചുള്ള്‌...,..! അയാള്‍ വധിച്ചവരുടെ എണ്ണം പരിമിതമാണ്. ഇതെല്ലം അയാളുടെ വിനോദം മാത്രമായിരുന്നു...! എന്നാല്‍ ചരിത്രത്തില്‍ നീറോയുടെ സ്ഥാനം എവിടെയാണ്..? വിഷം വമിപ്പിക്കുന്ന എത്ര പേരുകളാണ് ചരിത്രം അയാള്‍ക്ക്‌ കൊടുത്തത്..!!സ്വേചാധിപതിയും ദുഷ്ടനുമായ നീറോയെ നിന്ദിച്ചുകൊണ്ടുള്ള ദുര്ഭാഷണങ്ങള്‍ കൊണ്ട് ചരിത്ര ഗ്രന്ഥങ്ങളുടെ എത്രയോ താളുകള്‍ കറുത്ത്പോയി.! ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖ ജീവിതത്തിനായി ആയിരക്കണക്കിനാളുകളെ കൊലചെയ്തു..!! ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നു..!!അപ്പോള്‍ പിന്നെ ഇത്രയും ജനതയെ ദുരിതത്തിലും ദുഖതിലുമാഴ്തുന്ന , നിങ്ങളുടെ ഒരു നീറോ ആയ സര്‍വ ശക്തനെ എങ്ങനെയാണ് ന്യായീകരിക്കുക ? ദിവസം തോറും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളല്ലേ അദ്ദേഹം..? ഓരോ നിമിഷത്തിലും, ചെങ്കിസ്ഖാനെ, നീറോയെ , കടത്തിവേട്ടുകയല്ലേ..? യഥാര്‍ഥ നരകമായ ഈ ലോകം സൃഷ്ടിച്ചതെന്തിനാണ്...? സൃഷ്ടിക്കാതിരിക്കാനും കഴിവുള്ളയാളായിരിക്കെ, എന്തിനാനിവ സൃഷ്ടിച്ചത് ? ഇതിനെല്ലാം എന്താണ് ന്യായീകരണം ?? നിരപരാധികളായ പീഡിതര്‍ക്ക് പിന്നീട് അനുഗ്രഹം ചൊരിയാനും, പീഡിപ്പിക്കുന്നവരെ പിന്നീട് ശിക്ഷിക്കാനുമോ...? നിങ്ങള്‍ എന്ത് പറയുന്നു ? നിങ്ങളുടെ ശരീരത്തില്‍ ബോധപൂര്‍വം മുറിവുകള്ണ്ടാക്കുകയും പിന്നീട് മൃദുലവും ആശ്വാസകരവുമായ മരുന്ന് പുരട്ടിതരുന്ന ഒരാളെ നിങ്ങള്‍ എത്രത്തോളം ന്യായീകരിക്കും.? മനുഷ്യരെ അര്‍ദ്ധപട്ടിണിക്കിട്ടു ക്രൂരനായ സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കുകയും, പോരാട്ടം നടത്തി ജീവന്‍ രക്ഷിച്ചു ആരെങ്കിലും പുറത്തു വന്നാല്‍, അവരെ പരിരക്ഷിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന 'ഗ്ലാടിയെട്ടര്‍' എന്ന പുരാതന കാടന്‍ പരിപാടിയുടെ സംഘാടകര്‍ക്കും അതിനെ പിന്തുനക്കുന്നവര്‍ക്കും , ഈ വിനോദത്തെ എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും ? അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്, സുബോധമുള്ള പരമാത്മാവ് എന്തിനാണ് ഈ ലോകത്തെ സൃഷ്ടിക്കുകയും അതില്‍ മനുഷ്യനെ സൃഷ്ടിച്ചു വസിപ്പിക്കുകയും ചെയ്തത്..? വിനോദമോഉല്ലാസമോ കാംഷിച്ചു ചെയ്തതാണോ..? എങ്കില്‍ അദ്ദേഹവും നീറോയും തമ്മിലെന്താണ് വ്യത്യാസം..! മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ,നിങ്ങള്‍ മുഹമ്മദീയരും ക്രിസ്ത്യാനികളും എന്ത് മറുപടിയാണ് പറയുക? നിങ്ങള്‍ മുജ്ജന്മം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ..ഹിന്ദുക്കളാണെങ്കില്‍ മറ്റൊരു വാദവുമായി ശങ്കിച്ച് നില്‍ക്കും, മുജ്ജന്മത്തില്‍ ചെയ്ത പാപകൃത്യങ്ങലാണ് ഇപ്പോഴുള്ള ദുരിതങ്ങള്‍ക്ക് കാരണം എന്ന് ഹിന്ദുക്കള്‍ വാദിക്കുനത് പോലെ നിങ്ങള്ക്ക് പറയാനകില്ലല്ലോ...! സര്‍വശക്തന്‍ തന്റെ അരുളപ്പാടിലൂടെ ഈ ലോകം സൃഷ്ടിക്കാന്‍ വേണ്ടി ആറു ദിവസം അദ്ധ്വാനിച്ചത് എന്തുകൊണ്ടാണ് ? ഓരോ ദിവസവും സര്‍വം മംഗളം എന്ന് അരുളിചെയ്യാന്‍ വേണ്ടി പരിശ്രമിച്ചത് എന്തിനാണ്, ?ഇന്ന് നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് വിളിച്ചുവരുത്തി മുന്‍കാല ചരിത്രം കാണിച്ചു കൊടുക്കുകയും നിലവിലുള്ള പരിതസ്ഥിതികളെകുരിച്ചു പഠിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുമോ,? അത് കഴിഞ്ഞാല്‍ പിന്നെയും സര്‍വം മംഗളം എന്ന് പറയാന്‍ അദ്ദേഹം ധൈര്യപ്പെടുമോ..? ജയിലുകളുടെ ഇരുട്ടറകളില്‍ നിന്നും ചേരികളിലും കുടിലുകളിലും ഉള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ അദ്ധ്വാനത്തെ നഷ്ടമാക്കിക്കളയുന്ന പട്ടിണി ക്കലവറകളില്‍ നിന്നും മുതലാളിത്തത്തിന്റെ രക്തദാഹികളായ വെതാളങ്ങള്‍ തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന പ്രക്രിയയേയും , സാമാന്യ ബോധം ഉള്ളവര്‍ക്ക് ഞെട്ടലും ഭീതിയും ഉളവാക്കും വിധം മനുഷ്യ അധ്വാനം പാഴാക്കിക്കളയുന്ന അവസ്ഥയെയും ക്ഷമയോടെ - നിസ്സംഗതയോടെ- നോക്കികൊണ്ടിരിക്കുന്ന ചൂഷിതരായ തൊഴിലാളികളില്‍ നിന്നും അത്യാവശ്യക്കരായ ഉല്‍പ്പാദകര്‍ക്ക് വിതരണം ചെയ്തു കൊടുക്കുനതിനു പകരം, അധികം വന്ന ഉല്‍പ്പന്നങ്ങള്‍ കടലിലേക്ക്‌ വലിചെരിയുന്നതാണ് നല്ലതെന്നു കരുതി പോന്നവരില്‍നിന്നുമാരംഭിച്ചു മനുഷ്യാസ്ഥികളുടെ അടിത്തറയില്‍ കെട്ടിപടുക്കുന്ന രാജകൊട്ടാരങ്ങള്‍ വരേയ്ക്കുംഉള്ളതെല്ലാം നിങ്ങളുടെ ദൈവം കാണട്ടെ , എന്നിട്ട് 'സര്‍വം മംഗളം' എന്ന് പറയുമോ...? എന്തിനു എന്തുകൊണ്ട് അതാണെന്റെ ചോദ്യം ? ഓ നിങ്ങള്‍ മൌനം പാലിക്കുകയാണോ എന്നാല്‍ ഞാന്‍ തുടരട്ടെ... കൊള്ളാം നിങ്ങള്‍ ഹിന്ദുക്കള്‍ പറയുന്നത്, ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരെല്ലാം മുജ്ജന്മ പാപികളായിരുന്നു അല്ലെ... ഇപ്പോള്‍ മര്ദ്ദകര്‍ ആയിരിക്കുന്നവരോ മുജ്ജന്മത്തില്‍ ദിവ്യന്മാര്‍ ആയിരുന്നു അല്ലെ..?? അതുകൊണ്ടാണ് അവര്‍ അധികാരത്തിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നത് എന്നല്ലേ നിങ്ങള്‍ പറയുന്നത് . തീര്‍ച്ചയായും നിങ്ങളുടെ പൂര്‍വികന്മാര്‍ നല്ല മിടുക്കന്മാര്‍ ആയിരുന്നു എന്ന് ഞാന്‍ സമ്മതിക്കാം. മുഴുവന്‍ ബോധത്തിന്റെയും പരിശ്രമങ്ങളെഎല്ലാം ചുറ്റികകൊണ്ട് അടിച്ചു താഴ്ത്താന്‍ കഴിയുന്നത്ര ശക്തമായ തത്വങ്ങള്‍ കണ്ടുപിടിക്കലായിരുന്നു അവരുടെ പ്രധാന ജോലി.! എന്നാല്‍ ഈ വാദം എത്രത്തോളം നിലനില്‍ക്കും എന്ന് നമുക്ക് വിശകലനം ചെയ്യാം.. ഏറ്റവും പ്രശസ്തരായ പ്രഗല്‍ഭരായ നിയമ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ തെറ്റ് ചെയ്ത ആള്‍ക്കെതിരെ ശിക്ഷ ചുമത്തുന്നത് , മൂന്നോ നാലോ ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയയാല്‍ മാത്രമേ നീതീകരിക്കാനാവുകയുള്ള്. ആ ഉദ്ദേശങ്ങള്‍ ഇവയാണ്, _ പകരം വീട്ടല്‍, ദുര്‍ഗുണ പരിഹാരം, ശിക്ഷ കിട്ടുമെന്ന ഭയം ഉളവാക്കി തടയുക. ഇതില്‍ പകരം വീട്ടല്‍ എന്ന തത്വത്തെ പുരോഗമന വാദികളായ എല്ലാവരും തന്നെ ഇപ്പോള്‍ അപലപിക്കുന്നുണ്ട്. അതുപോലെ ഭയപ്പെടുത്തി തടയുക എന്നതിന്റെ കാര്യത്തിലും സ്ഥിതി അത് തന്നെയാണ്. ദുര്‍ഗുണ പരിഹാരം എന്ന തത്വമാണ് മനുഷ്യ പുരോഗതിക്ക് അത്യ്ന്താപെക്ഷിതവും ഒഴിച്ച് കൂടാനവാതതുമായി അന്ഗീകരിക്കപെടുന്നത്. അത് കുറ്റവാളിയെ പ്രാപ്തനും സമാധാന പ്രേമിയും ആക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളവയാണ്. മനുഷ്യര്‍ കുറ്റവാളികള്‍ എന്ന് കരുതിയാല്‍ പോലും അവരുടെ മേല്‍ ദൈവം ചുമത്തുന്ന ശിക്ഷയുടെ സ്വഭാവം എന്താണ് ? അവരെ ഒരു പശുവോ, പൂച്ചയോ ചെടിയോ ഒക്കെ ആക്കി അടുത്ത ജന്മത്തില്‍ തിരിച്ചയക്കാനാണ് ദൈവം നിശ്ചയിക്കുന്നത് എന്ന് ഒരുവേള നിങ്ങള്‍ പറഞ്ഞേക്കാം. ഇത്തരം ശിക്ഷകളുടെ എണ്ണം നിങ്ങളുടെ കണക്കനുസരിച്ച് 84 ലക്ഷമാണ്..! ഞാന്‍ ഒന്ന് ചോദിക്കട്ടെ ഈ ശിക്ഷകള്‍ മനുഷ്യനില്‍ എന്ത് ദുര്‍ഗുണ പരിഹാരം ആണുണ്ടാക്കുന്നത്‌ ? മുജ്ജന്മത്തില്‍ കഴുതയായി ജനിച്ചത്‌ അതിനും മുന്‍പ് പാപം ചെയ്തതിന്റെ ഫലമായിട്ടനെന്നു തിരിച്ചറിഞ്ഞു എത്ര പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുണ്ട് ?ആരുമില്ല..! നിങ്ങള്‍ പുരാണങ്ങളോന്നും ഉദ്ധരിക്കണ്ട..നിങ്ങളുടെ പുരാണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോപ്പൊന്നും എന്റെ പക്കലില്ല. അതിനെല്ലാം പുറമേ ഈ ലോകത് ഏറ്റവും വലിയ പാപം ദരിദ്രരായി കഴിയുക എന്നതാണെന്ന് നിങ്ങള്‍ക്കറിയുമോ...? ദാരിദ്ര്യം പാപമാണ് . അതൊരു ശിക്ഷയാണ്. കൂടുതല്‍ കൂടുതല്‍ കുറ്റം ചെയ്യാനുള്ള തരത്തില്‍ നിങ്ങളെ ശിക്ഷിച്ചാല്‍ ആ ശിക്ഷ തരുന്ന നിയമപീടത്തെ നിങ്ങള്‍ എത്രത്തോളം മാനിക്കും...? നിങ്ങളുടെ ദൈവം ഇതൊന്നും ചിന്തിച്ചില്ലേ...? അതോ അദ്ദേഹത്തിനും അനുഭവം ഉണ്ടായാലേ പഠിക്കാന്‍ പറ്റൂ എന്നാണോ....ആ അനുഭവങ്ങള്‍ അല്ലെ ലക്ഷക്കണക്കിന് ആളുകളുടെ ദുരിത ജീവിതം....!!! ദരിദ്രനും നിരക്ഷരനും ആയ ഒരു തോട്ടിയുടെയോ, തൂപ്പുകാരന്റെയോ കുടുംബത്തില്‍ ജനിച്ചു പോയ ഒരു മനുഷ്യന്റെ ഗതിയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...? അവന്‍ ദരിദ്രനായത് കൊണ്ട് അവനു പഠിക്കനാകുന്നില്ല. ഉന്നത ജാതിക്കാര ആയ സഹജീവികള്‍ അവനെ ആട്ടിയകട്ടുന്നു...ദാരിദ്ര്യവും അന്ജതയും ഉയര്‍ന്നവരുടെ വെറുപ്പും പരിഹാസവും എല്ലാം കൂടി അവനു സമൂഹത്തോട് തോന്നുന്ന മനോഭാവത്തില്‍ അവന്‍ ഒരു കുറ്റകൃത്യം ചെയ്തു എന്ന് കരുതുക..അതിന്റെ ഫലം അനുഭവിക്കുന്നത് ആരായിരിക്കും? അവന്‍ തന്നെയോ, അതോ ദൈവമോ...? അതോ സമൂഹത്തിലെ പണ്ടിതന്മാരോ..? അഹന്തയും തന്പ്രമാണിതവും ഉള്ള ബ്രാഹ്മണര്‍ ബോധപൂരവം അജ്ഞരാക്കി അടക്കി വെച്ചിരുന്ന ആളുകളുടെ ശിക്ഷയെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു..? അതുപോലെ നിങ്ങളുടെ ഗ്രന്ഥങ്ങളിലെ കുറെ വാക്കുകള്‍ കേട്ട് പോയ കുറ്റത്തിന് ചെവിക്കു പിടിക്കപെട്ടവരുടെ ശിക്ഷയെ പറ്റി എന്ത് പറയുന്നു. ? അവര്‍ എന്തെങ്കിലും കുറ്റം ചെയ്തെങ്കില്‍ തന്നെ ആരാണ് അതിന്റെ ആഖാതം താങ്ങേണ്ടത് ?? എന്റെ പ്രിയ സുഹൃത്തുക്കളെ, ഈ ന്യായ വാദങ്ങളെല്ലാം വിശേഷാധികാരങ്ങള്‍ ആസ്വദിക്കുന്ന സമൂഹത്തിലെ ഉന്നത വിഭാഗങ്ങളുടെ കല്‍പ്പിത സൃഷ്ടികളാണ്..!!! ഈ ന്യായ വാദങ്ങളുടെ സഹായത്തോടെയാണ് അവര്‍ തട്ടിയെടുത്ത അധികാരം, സമ്പത്ത്, പ്രതാപം എന്നിവക്കെല്ലാം ന്യായീകരണം കണ്ടെത്തുന്നത്. അതെ 'അപ്ടന്‍ സിംക്ലെയര്‍ ' ആണെന്ന് തോന്നുന്നു, ഇങ്ങനെ പറഞ്ഞത്, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!!!!" മത പ്രചാരകരും അധികാരം കയ്യാളുന്നവരും തമ്മിലുള്ള സഖ്യമാണ് ജയിലുകളും കൊലമരങ്ങളും ചാട്ടവാറടികളും എല്ലാം ഏര്‍പ്പെടുത്തിയത്. ഏതെന്കിലും ഒരാള്‍ പാപമോ കുറ്റമോ ചെയ്യാന്‍ മുതിരുമ്പോള്‍ തന്നെ, നിങ്ങളുടെ സര്‍വ ശക്തനായ ദൈവം, അയാളെ അതില്‍ നിന്നും തടയാത്തത് എന്താണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ ?! അദ്ദേഹത്തിന് വളരെ എളുപ്പം അത് ചെയാല്ലോ. യുദ്ധ കുതുകികളായ ഭരണാധികാരികളെ അദ്ദേഹം വധിക്കതെതെന്തുകൊണ്ടാണ്..? അല്ലെങ്കില്‍ അവരുടെ യുദ്ധ ഭ്രാന്തെന്കിലും അവസാനിപ്പിക്കതെതെന്തുകൊണ്ടാണ് ?. അങ്ങനെയായിരുന്നെങ്കില്‍ മഹായുദ്ധത്തിന്റെ വിപത് മനുഷ്യരാശിയുടെ തലയിലെക്കെറിയപെട്ടത്‌, ഒഴിവാക്കാമായിരുന്നില്ലേ..? ബ്രിട്ടീഷ്‌ ജനതയുടെ മനസ്സില്‍ ഭാരതത്തിന്റെ മോചനതിനനുകൂലമായ വികാരം അദ്ദേഹത്തിന് ജനിപ്പിക്കമായിരുന്നില്ലേ...?? എല്ലാ മുതലാളിമാരുടെയും ഹൃദയത്തില്‍, ഉല്‍പ്പാദനോപാധികളുടെ വ്യക്തിപരമായ ഉടമാവകാശം ഉപേക്ഷിക്കാനും ( ഇന്നും ലോകത് മാര്‍ക്സിസം ശരിയായി ഗ്രഹിക്കാതെ സ്വകാര്യ സ്വത്ത് നിര്‍മാര്‍ജ്ജനം, കേവല ദേശസാല്‍ക്കരണം ആണോ , അതോ ഉല്‍പ്പാദന ഉപാധികളുടെ അവകാശം തുല്യമാക്കുകയാണോ എന്നും അനാവശ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, എനിക്ക് തോന്നുന്നു ഇതാ ഭഗത് എത്ര വ്യക്തമായി മാര്‍ക്സിസം പറയുന്നു _രഞ്ജിത് ) അങ്ങനെ അധ്വാനിക്കുന്ന ജനങ്ങളെ മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയെയും, മുതലാളിത്തത്തിന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനും സഹായകമാകും വിധം ഭൂതദയാപരമായ വികാരങ്ങള്‍ ഉണ്ടാക്കാനും ദൈവം മുതിരാതതെന്തുകൊണ്ടാണ്..?? സോഷ്യലിസ്റ്റു തത്വശാസ്ത്രത്തിന്റെ പ്രായോഗികതയെ പറ്റി ന്യായവാദം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ തത്വം പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ നിങ്ങളുടെ സര്‍വശക്തന് വിട്ടുകൊടുക്കട്ടെ...? സോഷ്യലിസത്തിന്റെ ഗുണ ഫലങ്ങളില്‍ നിങ്ങള്‍ അവിശ്വസിക്കുന്നില്ല പക്ഷെ അത് അപ്രായോഗികം ആണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ ദൈവം കാര്യങ്ങള്‍ നേരെയാക്കട്ടെ, എന്താ, ഞാന്‍ നിങ്ങളോട് പറയട്ടെ, ബ്രിട്ടീഷ്‌ ഭരണം ഇവിടെ വന്നത് ദൈവത്തിന്റെ ഇചാശക്തി കൊണ്ടൊന്നുമല്ല, അവര്‍ക്ക് അധികാര ശക്തി ഉള്ളത് കൊണ്ടും, നാം അതിനെ എതിര്‍ക്കാന്‍ ധൈര്യപെടാത്തത് കൊണ്ടും ആണ് അതിവിടെ ഉണ്ടായത്. നമ്മെ അവര്‍ കീഴടക്കി വെച്ചിരിക്കുന്നത്, ദൈവത്തിന്റെ സഹായത്തോടെ അല്ല. തോക്കുകളും പീരങ്കികളും ബോംബുകളും പോലീസും പട്ടാളവും എല്ലാം അവര്‍ പ്രയോഗിക്കുകയും, നാം ഉദാസീനരായി ഇരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് , അവര്‍ അങ്ങേയറ്റം നിന്ദ്യമായ പാപക്രുത്യങ്ങള്‍ നമ്മുടെ സമൂഹത്തിനെതിരെ കാട്ടുന്നതില്‍ വിജയിക്കുന്നത്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ക്രൂരമായി ചൂഷണം ചെയ്യുന്ന പാപകൃത്യമാണ് അവര്‍ ചെയ്യുന്നത്...അപ്പോള്‍ ദൈവം എവിടെ പോയി..? അദ്ദേഹം എന്ത് ചെയ്യുന്നു..? മനുഷ്യരാശി അനുഭവിക്കുന്ന ഈ ദുരിതങ്ങള്‍ അയാളുടെ ലീലകള്‍ ആണോ..? അതില്‍ ആഹ്ലാദിക്കുകയാണോ അയാള്‍ ? ഒരു നീറോ ചക്രവര്‍ത്തിയായി...! ഒരു ചെന്കിസ്ഘാനായി...! എങ്കില്‍ അയാള്‍ തുലയട്ടെ...!!! ഈ ലോകത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മനുഷ്യനെ കുറിച്ചും വിശദീകരിക്കുവാന്‍ നിങ്ങള്‍ പറയുന്നു. ശരി ഞാന്‍ പറയാം, ചാള്‍സ് ഡാര്‍വിന്‍ (Charles Darwin) ഈ വിഷയത്തില്‍ കുറെ വെളിച്ചം തെളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുക. സോഹം സ്വാമിയുടെ സാമാന്യ ബോധം (Sohan Swami’s “Commonsense.”) എന്ന കൃതി വായിക്കുക. അത് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കും. ഈ വിഷയം ജീവശാസ്ത്രമായും ചരിത്രവുമായും ബന്ധപെട്ടിരിക്കുന്നു... ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. വിവിധ പദാര്‍ഥങ്ങളുടെ നെബുലയുടെ രൂപത്തിലുള്ള ആകസ്മികമായ കൂടിചെരലുകലാണ് ഈ ഭൂമി സൃഷ്ടിച്ചത്. (The accidental mixture of different substances in the form of Nebulae gave birth to this earth. ) എപ്പോഴായിരുന്നു ഇത് ? അതറിയാന്‍ ചരിത്രം പഠിക്കുക..ഇതേ പരിണാമം ആണ് സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും അതിലൂടെ മനുഷനെയും സൃഷ്ടിച്ചത്, കൂടുതല്‍ അറിയാന്‍, ഡാര്‍വിന്റെ ജീവോല്പ്പതി വായിക്കുക ('origin of species' by Darwin) പിന്നീടുണ്ടായ പുരോഗതിയെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘട്ടനത്തിന്റെയും പ്രകൃതിയെ മേരുക്കിയെടുക്കാനുള്ള അവന്റെ കഴിവിന്റെയും ഫലമായി ഉണ്ടായതാണ്...സുഹൃത്തുക്കളെ ഈ പ്രതിഭാസത്തെ കുറിച്ച് സാധ്യമായ ഏറ്റവും ചെറിയ സംക്ഷിപ്ത വിവരണം ആണ് ഞാന്‍ ഇവിടെ നല്‍കിയത്. ഇനി നിങ്ങള്‍ ചോദിചെക്കാവുന്ന മറ്റൊരു ചോദ്യം ഇങ്ങനെയാകാം, മുജ്ജന്മത്തില്‍ പാപക്രുത്യങ്ങള്‍ ചെയ്തത് കൊണ്ടല്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അന്ധണോ മുടന്തനോ ആയിപോകുന്നത് ? ഈ പ്രശ്നത്തിന് ജീവ ശാസ്ത്രഞ്ഞന്മാര അര്‍ദ്ധശങ്കക്കിടയില്ലാത്ത വിശദീകരണം നല്‍കി കഴിഞ്ഞു , ഇത് തികച്ചും ഒരു ജീവ ശാസ്ത്ര പ്രതിഭാസം മാത്രമാണ്. അതിന്റെ ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കളില്‍ തന്നെയാണ്. അവരുടെ ഭാഗത്ത്‌ നിന്നും ബോധപൂര്‍വമോ അബോധപൂര്‍വമോ ഉണ്ടായ ഏതെന്കിലും പ്രവൃതിയുടെയോ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ ഇടയായതോ ആയ സന്ദര്‍ഭങ്ങള്‍ മാത്രമാണ്. അതിന്റെ ഫലമായാണ് ഇവ ഉണ്ടാകുന്നത്. ഇനിയും നിങ്ങള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചേക്കാം, സാരാംശത്തില്‍ ബാലിശമാനെങ്കിലും. ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയത് ??? ഇതിനു എന്റെ മറുപടി വളരെ വ്യക്തവും ഹ്രസ്വവും ആണ്. അവര്‍ ഭൂത പ്രേതങ്ങളില്‍ എങ്ങനെ വിശ്വസിച്ചുവോ അങ്ങനെതന്നെ. ഒരു വ്യത്യാസം മാത്രമേയുള്ളൂ, ദൈവത്തിലുള്ള വിശ്വാസം സാര്‍വത്രികമാണ്. അത് വികസിത തത്വ ശാത്രം ഉണ്ടാകിയതാണ്. ചില തീവ്ര റാഡികലുകള്‍ പറയും പോലെ ചൂഷകരുടെ സങ്കല്‍പ്പനാചാതുര്യമാണ് ഇവയെ ഉല്‍പ്പാദിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നില്ല. തങ്ങളുടെ എല്ലാ ചൂഷണ പ്രക്രിയകള്‍ക്കും തങ്ങളെ ആ ദൈവീകത പിന്തുനക്കുന്നുണ്ടെന്നും അങ്ങനെ ആ വിശ്വാസത്തെ അവര്‍ക്കനുകൂലമായി ഉപയോഗിക്കുകയാണ് , ചൂഷകര്‍ ചെയ്യുന്നത് എന്ന വാദം ഞാന്‍ പക്ഷെ അംഗീകരിക്കുന്നു.രാജാവിനെതിരായ കലാപം എല്ലാ മതങ്ങളും പാപമായാണ് പ്രചരിപ്പിച്ചത്. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ചിടത്തോളം എന്റെ വ്യക്തിപരമായ അഭിപ്രായം ഇങ്ങനെയാണ് , പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്റെ പരിമിതികളെയും ദൌര്‍ബല്യങ്ങളെയും പോരായ്മകളെയും കുറിച്ച് ധാരനയുണ്ടായതോട് കൂടി അവന്റെ നിസ്സഹായാവസ്ഥ ആണ് അവനെ കൊണ്ട് ദൈവത്തെ ഉണ്ടാക്കിയത്. അതോടെ പ്രതിബന്ധങ്ങളെ നേരിടുന്നതിനും, ജീവിത അഭിവൃധികളില്‍ വിനയാന്വിതനായിരിക്കുവാനും അവനതുയര്തികൊണ്ട് വന്നു. ദൈവത്തിന്റെ അധികാരവും പിത്രുതുല്യമായ നിയമങ്ങളും എല്ലാം ഉണ്ടാക്കപെട്ടു..ദൈവ കൊപതെയും അവന്റെ നിയമങ്ങളുടെ ചര്‍ച്ചയിലൂടെയും ഒരുതരത്തിലുള്ള സാമൂഹ്യ നിയന്ത്രണം സാധ്യമാക്കി..എല്ലാ ദുരിതത്തിലും ഒരു സര്‍വ ശക്തന്‍ പിന്തുനക്കനുന്ടെന്ന സങ്കല്പം ആ പ്രാകൃത യുഗങ്ങളില്‍ മനുഷ്യന് ഒരളവോളം ഉപകാര പ്രദവുമായിരുന്നു. വിഗ്രഹരാധനക്കും , അന്ധവിശ്വാസങ്ങള്‍ക്കും, സങ്കുചിത കാഴ്ചപ്പാടിനും എതിരായി പോരുതുന്നതുപോലെ തന്നെ സമൂഹം ഇത്തരം ദൈവ വിശ്വാസതിനെതിരെയും പോരുതെണ്ടതുണ്ട്. അതുപോലെ മനുഷ്യന്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ശ്രമിക്കുകയും ഒരു യധാര്‍ധ്യവാദിയായി (realistic) മാറുകയും ചെയ്യുമ്പോള്‍ അവന്‍ ഈ കപട വിശ്വാസങ്ങളെയാകെ വലിച്ചെറിയുകയും, എല്ലാ സാഹചര്യ ദുരിതങ്ങളേയും പ്രയാസങ്ങളെയും പൌരുഷത്തോടെ നേരിടുകയും ചെയ്യും. ഇതാണ് യഥാര്‍ഥത്തില്‍ എന്റെ സ്ഥിതി. സുഹൃത്തുക്കളെ ഇതെന്റെ അഹങ്കാരമല്ല.!! എന്റെ ചിന്തകളുടെ ഈ രീതിയാണ് എന്നെ ഒരു നിരീശ്വരവാദി ആക്കിയത്... ദൈവ വിശ്വാസം മനുഷ്യനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാര്ധപരവും അപമാനകരവും ആണെന്ന് ഞാന്‍ കരുതുന്നു. ദൈനംദിന പ്രാര്‍ഥ നടത്തി ദൈവ വിശ്വാസം ബലപ്പെടുതനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് അങ്ങേയറ്റം അപമാനകരം ആണ്. ലോകത് ഒരു പാട് നിരീശ്വരവാദികള്‍ ഉണ്ടായിട്ടുണ്ട് , അവരെ ഞാന്‍ വായിച്ചിട്ടുണ്ട്, അവരെല്ലാം എല്ലാ പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടവരാന്. അതുപോലെ കഴുമരത്തിലും ശിരസ്സുയര്‍ത്തി ഒരു മനുഷ്യനെപോലെ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എങ്ങനെയാണത് നിര്‍വഹിക്കുന്നതെന്ന് നിങ്ങള്ക്ക് കാണാം. എന്റെ സുഹൃത്ത്‌ എന്നോട് പ്രാര്ധിക്കനാണ് പറഞ്ഞത്, എന്റെ നിരീശ്വര വാദം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു,: " നിന്റെ അവസാന ദിനങ്ങളില്‍ നീ വിശ്വസിക്കാന്‍ തുടങ്ങും" ഞാന്‍ പറഞ്ഞു, : " ഡിയര്‍ സര്‍, അങ്ങനെയാവില്ല, എന്നെ സംബന്ധിച്ചിടത്തോളം അത് അപമാനകരവും ലജ്ജവഹവും ആണ്. സ്വാര്ധപരമായ ആ പ്രവൃത്തി ഞാന്‍ ചെയ്യില്ല." പ്രിയ സുഹൃത്തുക്കളെ വായനക്കാരെ ഇത് എന്റെ അഹങ്കാരമാണോ..? ഇനി അങ്ങനെയാണെങ്കില്‍ കൂടി ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു...അഭിമാനത്തോടെ..."- ഭഗത് സിംഗ് ( ലേഖനം അവസാനിക്കുന്നു.) *************************************************** കേവലം ഇരുപത്തിമൂന്നു വയസ്സില്‍ ആ ധീരനായ വിപ്ലവകാരി രക്തസാക്ഷിയായി....അതെ തിളയ്ക്കുന്ന യൌവ്വനതിലും അറിവിന്റെ ചക്രവാളങ്ങള്‍ തേടിപ്പിടിച്ചു തൊള്ളായിരത്തി മുപ്പതുകളില്‍ തന്നെ മാര്‍ക്സിസത്തിന്റെ വിപ്ലവ പാഠങ്ങള്‍ പഠിച്ചു സമാനതയില്ലാത്ത സത്യസന്ധതയുടെയും മാനവികതയുടെയും ആ പോരാളി നമുക്ക് മുന്നില്‍ എരിഞ്ഞു നില്‍ക്കുന്നു....ഉജ്ജ്വല ശോഭയോടെ..ഈ വിപ്ലവ പ്രകാശത്തിന്‍ ചൂടെല്‍ക്കാതെ പോകാന്‍ നമുക്കാവുമോ..പ്രിയ സുഹൃത്തുക്കളേ.......നന്ദി. പോസ്റ്റ് ചെയ്തത് Renjith ല്‍ 5:16 AM 43 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Newer Posts Older Posts Home Subscribe to: Posts (Atom) About Me Renjith View my complete profile Followers ശ്രദ്ധിക്കപെട്ടവ Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ..? ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ ... യുക്തിയും ഞാനും !! ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌... ഇവിടെ സത്യം നിലവിളിക്കുന്നു....അഥവാ എയിട്സിനു മരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... അക്ഷരങ്ങള്‍ക്ക് നീറ്റ്ലുണ്ടെന്നു നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്‌...... അക്ഷരാര്‍ഥത്തില്‍ ഞാനത് അനുഭവിക്കുക ആയിരുന്നു, അല്ല..! എന്റെ കണ്ണ... "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം ! വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " !... ഓഷോയെ വായിക്കുമ്പോള്‍.--രണ്ടാം ഭാഗം.---' ജാഗ്രത" അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ്...അറിയാം ഇത് ഏറെ വൈകിയെന്നു...ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം.... ഇറോം ശര്മിലക്ക്... രതി നിര്‍വേദം ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും. "സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വ... ഓഷോയെ വായിക്കുമ്പോള്‍...(ഓഷോയുടെ പഴയ പേര് - ഭഗവാന്‍ രെജനീഷ്‌) ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല....!!!..ഓഹോ എന്നിട്ടാണോ....എന്ന് ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട...
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
തിരുവനന്തപുരം: വിവാദ കത്ത് വിഷയത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ പോരാ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്യാ രാജേന്ദ്രന്‍ മതിയെന്ന കെ.പി.സിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം തള്ളിയാണ് വി.ഡി സതീശന്‍ രംഗത്ത് വന്നത്. കത്ത് വിവാദം ഏത് ഏജൻസി അന്വേഷിച്ചാലും പ്രതികൾ സി.പി.എം നേതാക്കളാണ്. അവരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം എന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ അന്വേഷണം തട്ടിപ്പാണ്. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. Share FacebookTwitterWhatsAppEmail Prev Post മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി; ആദ്യത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്നാട് Next Post മേയർക്കെതിരെ സമരം ചെയ്തതിന് തല്ലുകൊണ്ട കെ.എസ്.യുക്കാരോട് കെ. സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടത്: കെ. സുരേന്ദ്രൻ Nov 10, 2022, 03:38 am IST
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മനാഫ് നുള്ളിപ്പാടി നല്‍കിയ പത്രിക തള്ളി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനാഫിന്റെ പത്രിക തള്ളിയത്. ഇതോടെ ബി.പി പ്രദീപ്കുമാര്‍ പ്രസിഡണ്ടാവുമെന്നുറപ്പായി. പത്തുവര്‍ഷത്തിന് ശേഷം നാളെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഐ വിഭാഗത്തിന് നീക്കിവെച്ചതാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.പി പ്രദീപ്കുമാറിനെ ഐ വിഭാഗം ഐക്യകണ്‌ഠേന നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഐ വിഭാഗത്തില്‍പ്പെട്ട മനാഫ് നുള്ളിപ്പാടി ഒരുവിഭാഗത്തിന്റെ പിന്തുണയോടെ നോമിനേഷന്‍ സമര്‍പ്പിക്കുകയായിരുന്നു. ഇരുവരും കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡണ്ടുമാരും ദേശീയ കോര്‍ഡിനേറ്റര്‍മാരുമാണ്. മനാഫ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ച് പ്രദീപ് പക്ഷം ദേശീയനേതൃത്വത്തിന് പരാതി നല്‍കി. 1983 ജനുവരി 30 ന് ജനിച്ചുവെന്ന് കാണിച്ച് പാസ്‌പോര്‍ട്ടും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുമാണ് മനാഫ് പത്രികയോടൊപ്പം നല്‍കിയത്. എന്നാല്‍ നഗരസഭയിലെ ജനന രജിസ്റ്ററില്‍ 1981 സെപ്തംബര്‍ 30 ന് ജനിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പകര്‍പ്പാണ് പ്രദീപ് പക്ഷം ദേശീയനേതൃത്വത്തിന് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണ് മനാഫിന്റെ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിക്കളഞ്ഞത്. അതേസമയം ദേശീയ നേതൃത്വവുമായി അടുത്തബന്ധമുള്ള മനാഫ് പത്രിക തള്ളിയ നടപടി പിന്‍വലിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റില്‍ റിജക്ട് ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പുനപരിശോധനയ്ക്ക് സാധ്യതയില്ലെന്ന് പ്രദീപ്കുമാര്‍ പക്ഷം പറയുന്നു. അതുകൊണ്ടുതന്നെ പ്രദീപ്കുമാര്‍ തന്നെ പ്രസിഡണ്ടാവുമെന്നാണ് സൂചന. പതിനാറ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് 29 പേരും 27 സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലയില്‍ നിന്ന് നോയല്‍ടോം ജോസും ജോമോന്‍ ജോസും മത്സരിക്കുന്നുണ്ട്. ഇരുവരും ഐ വിഭാഗക്കാരാണ്. നോയലിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും ജോമോന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെയും പിന്തുണയുണ്ട്. ആലക്കോട് സ്വദേശിയായ ജോമോന്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണവുമായി നോയല്‍ വിഭാഗക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഉർസുല മെയ്യ സംവിധാനം ചെയ്ത് 2008 ൽ ഫ്രഞ്ച് ഭാഷയിൽ റിലീസായ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഹോം.’ പ്രകൃതി ഉപമയുടെ (eco-parable) ഭംഗിയായ ആവിഷ്കാരം കൂടിയാണ് ചിത്രം. മാർത്താ, മൈക്കിൾ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളും താമസിക്കുന്നത് പണി പൂർത്തിയായിട്ടും പത്തു വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ഹൈവേയുടെ അരികിലുള്ള വീട്ടിലാണ്. വീടിന് മുന്നിലുള്ള ഹൈവേ അവരുടെ തന്നെ സ്ഥലമെന്നോണം അവർ ഉപയോഗിക്കുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം ആ ഹൈവേയിലൂടെയുള്ള വാഹനയാത്ര ആരംഭിക്കുന്നു. ചീറിപാഞ്ഞു പോകുന്ന വണ്ടികളുടെ ശബ്ദം ആ കുടുംബത്തിൽ ഓരോരുത്തരുടെയും സ്വഭാവത്തെ അവരുടെ വ്യക്തിത്വത്തിനനുസൃതമായി ബാധിക്കാൻ തുടങ്ങുന്നു. മാർത്തയുടെ വിയോജിപ്പ് കാരണം അവർക്കാർക്കും വീട് മാറാനും സാധിക്കുന്നില്ല. പിന്നീട് നടക്കുന്ന സംഭവങ്ങളുടെ അവിസ്‌മരണീയമായ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഒറ്റവാക്കിൽ മാസ്റ്റർ പീസ് വർക്ക്‌ എന്ന് നിസ്സംശയം ചിത്രത്തെ വിശേഷിപ്പിക്കാം. നിരവധി അവാർഡുകൾ നേടുകയും 82 ആമത് ഓസ്കാർ പുരസ്‌കാരത്തിന് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഔദ്യോഗിക സ്വിസ്സ് സബ്മിഷന് അർഹത നേടുകയും ചെയ്ത ചിത്രമാണ് ‘ഹോം.’ അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, French Tagged: Muhasin Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് വികസിപ്പിച്ച “സ്രാവ് ” ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്ട്രിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഷിപ്പിങ്ങ് സാങ്കേതിക ലോകത്തെ നോബൽ പ്രൈസായാണ്‌ കണക്കാക്കുന്നത്‌. വാണിജ്യ ഫെറി അവാർഡ് വിഭാഗത്തിൽ മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള നോമിനേഷനുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് നാല് എന്റ്രികളിൽ മൂന്നെണ്ണം നവാൾട്ടിന്റേതായിരുന്നു. നവാൾട്ടിന് ഇത് രണ്ടാമത്തേ ലോക കിരീടമാണ്. നേരത്തെ, വൈക്കം- തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന നവാൾട്ടിന്റെ 75 സീറ്റുകളുള്ള സൗരോർജ്ജ ഫെറി ആദിത്യ 2020 ലെ ഗുസ്താവ് ട്രൂവേ അവാർഡ് നേടിയിരുന്നു. സോളാർ മത്സ്യബന്ധന ബോട്ടുകൾ രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ തുണയാവുമെന്ന് നവാൾട്ട് സിഇഒയുമായ സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. ഇന്നത്തെ ഏറ്റവും വലിയ ക്ലീൻ ടെക് വക്താക്കളിൽ ഒരാളായ ഷെൽ ഫൗണ്ടേഷനിൽ നിന്ന് നിർലോഭമായ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചത്. ഏകദേശം 2,50,000 മത്സ്യബന്ധന ബോട്ടുകൾ പെട്രോളിലും മണ്ണെണ്ണയിലും പ്രവർത്തിക്കുന്നുണ്ട്. Advertisements ദശലക്ഷക്കണക്കിന് ആളുകളാണ് മത്സ്യബന്ധനത്തിനായി ബോട്ടുകളെ ആശ്രയിക്കുന്നത്. 50 കിലോമീറ്റർ പരിധിയിൽ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് അനുയോജ്യമാണ് സ്രാവ് . ആറ് മത്സ്യത്തൊഴിലാളികൾക്ക് ഇതിൽ ജോലി ചെയ്യാം.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
പ്രധാനമായും അതിന്‍റെ ഗണ്യമായ അനുമതിയും ദൈർഘ്യമേറിയ കാലയളവും കാരണം ചെലവേറിയ സംരംഭങ്ങളിൽ ഒന്നാണ് ഹോം ലോൺ. സ്വാഭാവികമായും, ഒരു ദശാബ്ദത്തിലേറേയോ രണ്ടോ വർഷത്തേക്കെങ്കിലും ഒരു ലോൺ നൽകുമ്പോൾ, പലിശ വിഹിതം വളരെ ഗണ്യമായതാണ്. എന്നിരുന്നാലും, കുറഞ്ഞ പലിശ നിരക്ക് പ്രയോജനപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഹോം ലോണിന്‍റെ മൊത്തം ഔട്ട്‌ഗോ ഗണ്യമായി കുറയ്ക്കുകയും ധാരാളം പണം ലാഭിക്കുകയും ചെയ്യാം. നിങ്ങളുടെ ഹോം ലോൺ പലിശ നിരക്ക് കുറയ്ക്കാനുള്ള ഏതാനും മാർഗ്ഗങ്ങൾ ഇതാ. ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ പരിഗണിക്കുക ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഒരു പ്രായോഗിക പരിഹാരമാണ്, കാരണം ഇത് കൂടുതൽ അനുകൂലമായ നിബന്ധനകളോടെ ഒരു ലെൻഡറിലേക്ക് മാറാൻ നിങ്ങളെ അനുവദിക്കുന്നു. വായ്പ്പയെടുക്കുന്നത് യഥാർത്ഥത്തിൽ നിങ്ങൾക്ക് ലാഭകരമാണെന്ന് ഉറപ്പാക്കാൻ, അപേക്ഷിക്കുന്നതിന് മുമ്പ് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുക. വളരെ കുറഞ്ഞ നിരക്കിൽ പോലും, കാലയളവ് വളരെ വൈകി ട്രാൻസ്ഫർ ചെയ്യുന്നത് മികച്ച തീരുമാനമായിരിക്കില്ല. മികച്ച തീരുമാനം എടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ കാൽക്കുലേറ്റർ നിങ്ങൾക്ക് നൽകും. ഒരു ഫ്ലോട്ടിങ്ങ് പലിശ ഹോം ലോണിന് വേണ്ടി തിരഞ്ഞെടുക്കുക നിങ്ങൾ ലോൺ ലഭ്യമാക്കുന്നതിന് മുമ്പ് എടുക്കേണ്ട ഒരു സമീപനമാണിത്. അത് പരിഗണിച്ച്, ഹോം ലോൺ പലിശനിരക്ക് തരം അനുസരിച്ച് വ്യത്യാസപ്പെടുന്നു, ശരിയായ തരം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ഒരു ഫ്ലോട്ടിംഗ് അല്ലെങ്കിൽ ഫിക്സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുണ്ട്, കൂടാതെ ആദ്യത്തേതിന് കൂടുതൽ താങ്ങാനാവുന്ന വിലയ്ക്കുള്ള സാധ്യതയുണ്ട്. വലിയ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷനാണ് ഇത്, കൂടാതെ ധാരാളം സേവ് ചെയ്യാൻ നിങ്ങളെ സഹായിക്കാനുള്ള കഴിവുമുണ്ട്. നിങ്ങൾക്ക് ഹോം ലോണിലുള്ള പലിശ നിരക്ക് കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ പലിശ വിഹിതം കുറയ്ക്കുക. റെഗുലർ പാർട്ട്-പ്രീപേമെന്‍റ് നടത്തുക എന്നതാണ് ഒരു മികച്ച മാർഗം. നിങ്ങളുടെ മുതൽ മുൻകൂട്ടി അടയ്ക്കുന്നത് ലോണിൽ ഈടാക്കുന്ന പലിശ കുറയ്ക്കുന്നു. ഓരോ പേമെന്‍റിലും എത്ര തുക ലാഭിക്കാമെന്ന് കൃത്യമായി കണക്കാക്കാൻ നിങ്ങൾക്ക് ഹോം ലോൺ പാർട്ട് പ്രീപേമെന്‍റ് കാൽക്കുലേറ്റർ ഉപയോഗിക്കാം.
ഇന്നും ഇക്കാന്റെ നെഞ്ചിൽ കിടന്നാണ് ഉറങ്ങിയത് ... എന്തോ വല്ലാത്തൊരു സേഫ്റ്റി തോന്നാണ് ആ നെഞ്ചിൽ കിടക്കുമ്പോൾ ..... 😌 രാവിലെ എഴുന്നേറ്റ് അവര് ഓഫീസിലേക്ക് പോയപ്പോ ഞാൻ റൂമിലേക്ക് പോയി .. റൂമിലെത്തി ഫ്രഷായി നിന്നപ്പോഴേക്കും കടുവയും റെഡിയായി വന്നു ... ഇന്നലെ ഞാൻ കഴിച്ചു എന്ന് പറഞ്ഞത് കൊണ്ടാണോ എന്തോ ഇന്ന് ഫുഡ് വേണോന്ന് ചോദിച്ചില്ല 😂 ഇന്നലത്തെ പോലെ തന്നെ ഹോട്ടലിനു മുൻപിൽ ഞങ്ങളെയും കാത്ത് കാർ ഉണ്ടായിരുന്നു ... അതിൽ കയറി ഇന്നലെ മീറ്റിംഗ് നടന്ന ഹോളിലേക്ക് തന്നെയാണ് ഇന്നും പോയത് ... 😬 ഓഹ് ,,, ആ ബോറൻ പരിപാടി ഇനിയും സഹിക്കണോലോ റബ്ബേ 😬 എന്നൊക്കെ കരുതി അകത്തേക്ക് കയറിയ ഞങ്ങളെ കാത്ത് വേറൊന്നായിരുന്നു ഉണ്ടായിരുന്നത് ..... 😍 വിവിധ മോഡൽസിന്റെ സ്റ്റിൽസും റാംപ് വാക്ക്സും 😇😍 കടുവ അതൊന്നും മെെന്റ് ചെയ്യാതെ ഒരു കോർണറിൽ പോയിരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി എനിക്ക് പിന്നെ ഈ വക കാര്യങ്ങളിലൊക്കെ വല്ലാത്ത ക്രേസ് ആയതു കൊണ്ട് ഞാൻ ആ ഹോള് ഫുൾ ചുറ്റിക്കറങ്ങി എല്ലാം കണ്ടു .... നല്ല ഭംഗിയുണ്ട് ഓരോന്നും കാണാൻ .... ✌👌 വിവിധ രാജ്യക്കാരുടെ ഡ്രസ്സിംഗ് ,, പുതിയ പുതിയ കുറേ മോഡൽസ് ,, ഡ്രസ്സുകൾ ,, ഓർണമെന്റ്സ് ,, അങ്ങനെ തുടങ്ങി നല്ല അടിപൊളി ഒരു എക്സിബിഷൻ പോലെ .....🔥 രണ്ട് മണിക്കൂർ ചുറ്റിക്കറങ്ങിക്കഴിഞ്ഞാണ് അത് കണ്ട് തീർന്നത് 😇 ഇത് ഇത്രയും വലിയ ഹോളായിരുന്നെന്ന് ഇന്നലെ മനസ്സിലായതേ ഇല്ല 😇😉 എല്ലാം കണ്ടു കഴിഞ്ഞ് ഞാൻ കടുവയുടെ അടുത്തേക്ക് ചെന്നു “ കഴിഞ്ഞോ ” എന്നെ കണ്ടതും കടുവ ചോദിച്ചു ഞാൻ തലയാട്ടി കാണിച്ചു കൊടുത്തു “ എന്നാ പോയാലോ ” “ മ്മ് ” ഞാൻ മൂളാൻ നോക്കിയിരുന്ന പോലെ കടുവ പുറത്തേക്ക് നടന്നു ,,,, ഞാനും പുറകെ നടന്നു .... തിരിച്ച് ഹോട്ടൽ റൂമിലെത്തി കടുവ കടുവയുടെ റൂമിലേക്കും പോയി ,, ഞാനെന്റെ റൂമിലേക്കും പോയി .... ഞാൻ ചെന്ന് നേരെ ബെഡിലേക്ക് കിടന്നു .... കിടന്ന പാടെ ഉറങ്ങിപ്പോയി .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] എക്സിബിഷൻ ആയിരുന്നു ഇന്നത്തെ മെയിൻ .. ഞാനും കുട്ടനും വരുമ്പോ സാധാരണ ഈ ദിവസം കറങ്ങാൻ പോകാറാണ് പതിവ് .. പക്ഷേ ഇന്ന് ആ നീർക്കോലി ഉള്ളതു കൊണ്ടാണ് പോയത് ... അവൾക്ക് അതൊക്കെ ഒരുപാട് ഇഷ്ടമായെന്ന് അവളുടെ മുഖത്ത്ന്ന് തന്നെ വായിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു ... എന്തായാലും അവള് ഹാപ്പിയല്ലേ ,, അത് മതി 😉 തിരിച്ച് റൂമിലെത്തി ഞാൻ ഫോൺ എടുത്ത് കുട്ടനെ വിളിച്ചു ... “ എന്തായി ,,, പറഞ്ഞോ ” അവൻ കോൾ അറ്റൻഡ് ചെയ്തതും ഹലോ പോലും പറയാതെ ചാടിക്കയറി ചോദിച്ചു “ ഇല്ല ” ഞാൻ തെല്ലൊരു നിരാശയോടു കൂടി പറഞ്ഞു “ പിന്നെന്തിനാടാ.....നീ അവൾടെ കൂടെ അവിടെ നിക്കുന്നെ 😬 ” ചെക്കൻ കലിപ്പായി “ എടാ അതല്ല .... ” എന്ന് തുടങ്ങി ഞാനെല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു ,, അവള് കസിൻസിന്റെ കൂടെയാ കിടക്കുന്നതെന്ന് വരെ “ എന്നാ പോട്ടേ ,,, നമുക്ക് ഇവിടെ വന്നിട്ട് സെറ്റാക്കാ ” അവൻ വലിയ ആവേശത്തോടു കൂടി പറഞ്ഞു ഞാൻ തിരിച്ചൊന്നും പറയാതെ കോൾ കട്ട് ചെയ്ത് ഫോൺ ടേബിളിൽ വച്ച് ബെഡിലേക്ക് കിടന്നു ... കുറേ കഴിഞ്ഞാണ് കണ്ണ് തുറന്നത് ... ഉറങ്ങിപ്പോയി എന്ന് അപ്പോഴാണ് മനസ്സിലായത് ഞാൻ വേഗം തന്നെ എഴുന്നേറ്റ് അവളുടെ റൂമിന്റെ ഡോർ പതിയെ തുറന്ന് നോക്കി ,, അവളെ അവിടെയെങ്ങും കണ്ടില്ല ... കസിൻസിന്റെ അടുത്തേക്ക് പോയായിരിക്കും 😇😬 ഞാൻ ബാൽക്കണിയിൽ വന്നിരുന്ന് സിഗരറ്റ് കത്തിച്ച് ചുണ്ടോടടുപ്പിച്ച് വലിച്ച് പുക വിടാൻ തുടങ്ങി ... നാളെ രാവിലെ എട്ട് മണിക്കുള്ള ഫ്ലെെറ്റിന് ഞങ്ങളീ നഗരം വിടും .. 😇😕 ഞാൻ ചെയറിൽ ചാരി കണ്ണടച്ചിരുന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ഞാൻ കിടന്ന് ഉറങ്ങിപ്പോയിരുന്നു .. പിന്നെ റിനീഷിക്ക വിളിച്ച് വരുന്നില്ലേന്ന് ചോദിച്ചപ്പോഴാണ് ബോധം വന്നത് . വേഗം തന്നെ എഴുന്നേറ്റ് ഫ്രഷായി ഇക്കാന്റെ റൂമിലേക്ക് ചെന്നു നദീമിക്ക കിച്ചണിൽ ഓരോ പണിയിലാണ് ഞാനും ഇക്കായും ബാൽക്കണിയിൽ വന്നിരുന്നു .... ഇക്കാന്റെ കയ്യിൽ എന്റെ കെെ കോർത്ത് പിടിച്ച് ഇക്കാനോട് ചേർന്ന് ഞാനിരുന്നു “ നാളെ ഞാൻ പോകൂട്ടാ ” ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചു കൊണ്ട് ഞാൻ പറഞ്ഞു “ മ്മ് ” ഇക്ക ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല ... ആ രാത്രി വെളുക്കുന്നത് വരെ ഞങ്ങൾ ആ ഇരുപ്പ് തുടർന്നു .... രാവിലെയായപ്പോൾ തന്നെ ഞാൻ റൂമിലേക്ക് പോന്നു ... എട്ട് മണിക്കാണ് ഫ്ലെെറ്റ് ഇക്കാനോട് ഒരുപാട് യാത്ര പറയാനൊന്നും നിന്നില്ല ... കൃത്യം എട്ട് മണിക്ക് ഞങ്ങൾ ഖത്തർ നഗരത്തോട് വിടപറഞ്ഞു .... ആറ് മണിക്കൂർ യാത്രക്ക് ശേഷം ഫ്ലെെറ്റ് കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ടിൽ ലാന്റ് ചെയ്തു എല്ലാം ക്ലിയർ ചെയ്ത് പുറത്തെത്തിയ ഞങ്ങളെ കാത്ത് പുറത്ത് ശ്രീജിത് സാർ ഉണ്ടായിരുന്നു ... എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയിട്ട് അവര് പോയി ... ഞാൻ റൂമിൽ ചെന്ന് നേരെ ബെഡിലേക്ക് മറിഞ്ഞു ...,,, യാത്രാക്ഷീണം അപ്പാടെ മാറ്റാൻ .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] “ ഒന്ന് സൂചിപ്പിക്കുവെങ്കിലും ചെയ്യായിരുന്നു അവളോട് ” കാറിന്റെ ഫ്രണ്ട് സീറ്റിൽ കണ്ണടച്ച് അവളെയും ഓർത്തിരിക്കുമ്പോഴാണ് കുട്ടന്റെ വക ഞാൻ കണ്ണ് തുറന്ന് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് അതുപോലെ തന്നെ ചാരിക്കിടന്നു .... വീട്ടിലെത്തി കാർ നിർത്തിയതും ഞാൻ പുറത്തിറങ്ങി നേരെ റൂം ലക്ഷ്യമാക്കി നടന്നു ... ഹോളിലെത്തിയതും അവിടെ ഏട്ടത്തിയമ്മയും പുതിയ ഏട്ടത്തിയും കൂടിയിരുന്ന് സംസാരിക്കുന്നത് കണ്ടു . ഞാൻ പിന്നെ അവരെ മെെന്റ് ചെയ്യാതെ പോകാൻ നിന്നതും പാപ്പീ ... എന്നൊരു വിളി കേട്ടു ... ഞാൻ തല ചെരിച്ച് നോക്കിയപ്പോ ആരൂട്ടൻ 😘😘 ഞാൻ ചെന്ന് അവനെ എടുത്ത് സ്റ്റെയർ കയറാൻ തുടങ്ങി “ നീയെന്താടാ ഇവളോടൊന്ന് മിണ്ടുക പോലും ചെയ്യാതെ പോകുന്നെ ” ഏട്ടത്തിയമ്മ ചോദിച്ചു “ ഞാനൊന്ന് ഫ്രഷായിട്ട് വരാം ” എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറിപ്പോയി ... ആരൂട്ടനെയും കൊണ്ട് റൂമിലെത്തി ഞാൻ നേരെ ബെഡിലേക്ക് കിടന്നു .... അവനെന്റെ നെഞ്ചിൽ കയറി കിടന്നു .... പതിയെ എന്റെ കണ്ണുകൾ അടഞ്ഞു ... പിന്നെ എഴുന്നേറ്റത് കുറേ കഴിഞ്ഞാണ് ... ആരൂട്ടൻ അപ്പോഴും നല്ല ഉറക്കമാണ് .. അവനെ എഴുന്നേൽപ്പിക്കാതെ ഞാൻ പോയി ഫ്രഷായി അവനെയും എടുത്ത് കൊണ്ട് താഴേക്ക് ചെന്നു ... “ ഏട്ടത്തിയമ്മാ .. ” ഞാൻ ഹോളിൽ നിന്ന് വിളിച്ചു എന്റെ സൗണ്ട് കേട്ടതും ഏട്ടത്തിയമ്മ കിച്ചണിൽ നിന്ന് വന്ന് എന്റെ കയ്യിൽ നിന്ന് ആരൂട്ടനെ വാങ്ങി ... ഞാൻ മുകളിലേക്ക് തന്നെ കയറാൻ തിരിഞ്ഞപ്പോഴാണ് ഏട്ടത്തിയമ്മ ബാക്കിന്ന് വിളിച്ചത് ... ഞാൻ എന്താണെന്നുള്ള അർത്ഥത്തിൽ തിരിഞ്ഞു .. ഏട്ടത്തിയമ്മയുടെ കൂടെ ഏട്ടത്തിയും നിക്കുന്നത് കണ്ടു ... എനിക്കെന്തോ അവരോട് സംസാരിക്കാനേ തോന്നിയില്ല ..... 😬 ആ പോലീസ്കാരൻ ആങ്ങളയുടെ എന്തെങ്കിലുമൊക്കെ കൊണം കയ്യിൽ ഉണ്ടാവാതിരിക്കില്ല 😬😬 ഞാൻ വല്യ മെെന്റ് ചെയ്യാതെ മുകളിലേക്ക് കയറിപ്പോയി ... ഇവനിതെന്ത് പറ്റി എന്നൊക്കെ ഏട്ടത്തിയമ്മ താഴെ നിന്ന് പറയുന്നുണ്ട് ... ഞാനതൊന്നും ചെവിക്കൊള്ളാൻ പോയില്ല 😏 മുകളിലെത്തി ഫോൺ എടുത്ത് ബാൽക്കണിയിൽ പോയിരുന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] കുറച്ചായല്ലേ കണ്ടിട്ട് ,,,,, എന്ത് ചെയ്യാനാ ..,,, പ്രാരാബ്ധമായി മക്കളേ 😇😕😉 ആദിക്ക് ആ പെണ്ണിനെ ഇഷ്ടമാണെന്നറിഞ്ഞത് മുതല് എനിക്കെന്താ ചെയ്യണ്ടതെന്ന് പോലും ഒരു നിശ്ചയമില്ല .... അപ്പോഴത്തെ ഒരു എക്സെെറ്റ്മെന്റിലാണ് ഖത്തറിലേക്ക് അവളെ കൂടെ കൂട്ടിക്കോളാൻ പറഞ്ഞത് ,, അവന് അവളോടൊന്ന് സംസാരിക്കാൻ ഒരവസരം കിട്ടുമല്ലോ എന്ന് കരുതി 😇 പക്ഷേ എന്നിട്ടെന്തായി 😬 അവളേതോ കസിൻസിന്റെ കൂടെ പോയി ,,,,, ഇവനവിടെ വാ പൊളിച്ചിരുന്നു 😬😬 വേറെ ആരായിരുന്നാലും ഈ മൂന്ന് ദിവസം അവളെ അത്രയും അടുത്ത് കിട്ടിയപ്പോ എന്തെങ്കിലും ഒന്ന് സൂചിപ്പിക്കുവെങ്കിലും ചെയ്തേനെ ... അതിന് ഈ ചെകുത്താന് ലോകത്തില്ലാത്ത ഈഗോയും വാശിയും അല്ലേ 😬😬😡 അവനെ വീട്ടിലാക്കി ഞാൻ നേരെ എന്റെ വീട്ടിലേക്ക് പോന്നു ... ഇപ്പോ നേരത്തത്തെ പോലെ ഒന്നും അല്ല ,,,, സമയത്തിനും കാലത്തിനും വീട്ടിൽ കയറിയില്ലെങ്കി അമ്മ പത്തലെടുക്കും 😬😇 വീട്ടിലെത്തി നേരെ റൂമിലേക്ക് ചെന്നു .... അഹാന ബെഡിൽ കമഴ്ന്ന് കിടക്കുന്നുണ്ട് ... ഞാൻ ചെന്ന് അവളുടെ അടുത്തിരുന്ന് തലയിൽ തലോടി ,, അവളെഴുന്നേറ്റില്ല . സാധാരണ ഞാൻ വീട്ടിൽ വന്നാ പിന്നെ എന്റെ പുറകീന്ന് മാറാതെ നടക്കുന്ന പെണ്ണാണ് ,,, ഇന്നെന്തു പറ്റി ... “ എന്താടീ ,, എന്താ പറ്റിയെ ,,, അമ്മ വഴക്ക് പറഞ്ഞോ ” ഞാൻ ചോദിച്ചു “ ആഹ് ഇനി എന്റെ നെഞ്ചത്തോട്ടിട് 😬 അവൾക്ക് പാടില്ല ,, അതാ കിടക്കണെ ” അമ്മയുടെ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി ,,, ഡോറിൽ ചാരി നിക്കാണ് പുള്ളിക്കാരത്തി . ഞാൻ നെെസായിട്ടൊന്ന് ഇളിച്ച് കാണിച്ചു . അമ്മ ഒന്ന് ചിരിച്ചു കൊണ്ട് പോയി ഞാൻ പോയി ഡോർ ലോക്ക് ചെയ്ത് വന്ന് അവളുടെ അടുത്ത് ചെന്നിരുന്നു . “ മോളേ ,,, ദേ നോക്കിയേ ,, ഇങ്ങനെ കിടക്കണത് കാണാൻ ഒരു രസം ഇല്ലാട്ടാ .. എഴുന്നേറ്റേ ” ഞാനവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു “ പറ്റണില്ല ശ്രീയേട്ടാാ ” അവള് തലയുയർത്താതെ തന്നെ ദയനീയമായി പറഞ്ഞു “ ഹോസ്പിറ്റലീ പോണോ ” “ വേണ്ട ,, ഏട്ടനിവിടെ കിടക്ക് ” അവള് ചിണുങ്ങിക്കൊണ്ട് പറഞ്ഞു ഞാനൊന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തായി കിടന്നു . അപ്പോ തന്നെ അവള് എന്നിലേക്ക് ഒട്ടിക്കിടന്നു . ഞാൻ രണ്ട് കെെ കൊണ്ടും അവളെ ചേർത്ത് പിടിച്ചു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ഒരു ദീർഘമായ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റത് സന്ധ്യയായപ്പോഴാണ് 😇 നേരെ ബാത്റൂമിൽ കയറി ഫ്രഷായി താഴെ പോയി ഫുഡ് എടുത്ത് കഴിച്ച് ബാൽക്കണിയിൽ വന്നിരുന്നു ... വെറുതെ ഫോണിൽ കുത്തിക്കൊണ്ടിരുന്നപ്പോഴാണ് ഫോൺ ബെല്ലടിച്ചത് ,, നോക്കിയപ്പോ റിനീഷിക്ക 😍😘 “ ആഹ് ഇക്കാ പറയ് ” ഞാൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു “ എപ്പഴാ എത്തിയെ ” “ മൂന്ന് മണിയായി ” “ ആഹ് ,, എന്തെടുക്കാർന്ന് ” “ ഉറങ്ങി എഴുന്നേറ്റതേ ഉള്ളൂ ” “ ആഹാ .. ശരി എന്നാ ,, ഞാൻ നെെറ്റ് വിളിക്കാ ” എന്നും പറഞ്ഞ് ഇക്ക കോൾ കട്ട് ചെയ്തു ... പിന്നെയും കുറച്ച് സമയം കൂടി അവിടെ ഇരുന്ന് ഫോണിൽ നോക്കിക്കൊണ്ടിരുന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ] ഏട്ടൻ എന്റെ അടുത്തേക്ക് ചേർന്ന് കിടന്നപ്പോ കിട്ടിയ ഒരു ആശ്വാസം ...!! ഹോ ,, സ്വർഗത്തിലെത്തിയ പോലെ തോന്നി 😇 വീട്ടിലാണെങ്കി ഈ ദിവസം ആദിയേട്ടന്റെ നെഞ്ചിലായിരിക്കും ... അതോർത്തപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു ... ഏട്ടനോട് ചേർന്ന് കിടന്ന് ഉറങ്ങിപ്പോയി .. കുറേ കഴിഞ്ഞാണ് പിന്നെ എഴുന്നേറ്റത് . അപ്പോഴും ഏട്ടൻ എന്നെ ചേർത്ത് പിടിച്ചിരുന്നു . ഞാൻ ഒന്ന് പുഞ്ചിരിച്ച് തലയുയർത്തി ഏട്ടന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു ... ഏട്ടനൊന്ന് നെറ്റി ചുളിച്ചു കൊണ്ട് കണ്ണ് തുറന്നു ... ഞാൻ ഏട്ടനെ തന്നെ നോക്കിക്കിടക്കുന്നത് കണ്ടതും ഏട്ടനൊന്ന് ചിരിച്ചു “ കുറഞ്ഞോ ” ഏട്ടനൊരു കെെ എടുത്ത് എന്റെ വയറിൽ ചേർത്ത് വച്ചു കൊണ്ട് ചോദിച്ചു ഞാൻ തലയാട്ടി കാണിച്ചു ഏട്ടനൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു “ എഴുന്നേറ്റ് വാ ,,, എന്തെങ്കിലും കഴിക്കാം ” ഏട്ടൻ ബെഡിൽ എഴുന്നേറ്റിരുന്ന് കൊണ്ട് പറഞ്ഞു “ ആദിയേട്ടൻ എപ്പഴാ എത്തിയെ ” ഞാനും എഴുന്നേറ്റിരുന്ന് കൊണ്ട് ചോദിച്ചു “ മൂന്ന് കഴിഞ്ഞു ” “ മ്മ് ” ഏട്ടൻ എന്റെ കയ്യിൽ പിടിച്ച് ഞങ്ങൾ രണ്ട് പേരും കൂടി താഴേക്ക് ചെന്നു ... ഡെെനിംഗ് ടേബിളിൽ തന്നെ ഫുഡ് എടുത്ത് വച്ചിരുന്നു . അപ്പോഴാണ് ഞാൻ ടെെം നോക്കുന്നത് ,, എട്ടര 😱😳 അപ്പോ ഞാൻ ഇത്രയും നേരം കിടന്നുറങ്ങിയോ 😱😱😇 ചെറിയമ്മ ആയത് ഭാഗ്യം ,,, വേറെ ആരെങ്കിലും ആയിരുന്നെങ്കി എന്നെ ഇപ്പോ അരിഞ്ഞേനെ 😇😂 ഞാനും ഏട്ടനും ചെന്നിരുന്നതും ചെറിയമ്മ കിച്ചണിൽ നിന്ന് പുറത്തേക്ക് വന്നു “ കുറഞ്ഞോ മോളേ ” ചെറിയമ്മ അടുത്ത് വന്ന് എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു “ ആഹ് ചെറിയമ്മേ ,, കുറവുണ്ട് ” ഞാൻ ചെറിയമ്മയുടെ കെെ പിടിച്ച് ചെറിയമ്മയെ എന്റെ അടുത്തുള്ള ചെയറിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു “ പ്രിയാ ,,,, വന്നേ ഫുഡ് കഴിക്കാം ” ചെറിയമ്മ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് ഫുഡ് വിളമ്പി ഞങ്ങളുടേത് വിളമ്പിക്കഴിഞ്ഞപ്പോഴേക്കും പ്രിയ താഴെ എത്തിയിരുന്നു ... ചെറിയമ്മ അവൾക്കും വിളമ്പിക്കൊടുത്തു “ അച്ഛനെവിടെ അമ്മാ ” കഴിച്ച് തുടങ്ങിയതും എന്തോ ഓർത്തെന്ന പോലെ കെെ പിൻവലിച്ച് ഏട്ടൻ ചോദിച്ചു “ അച്ഛനിന്ന് വരൂലാന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട് ,, ഇനി നാളെ ഈവനിംഗ് ആണ് വരോളൂ ” അമ്മ പ്ലേറ്റിലേക്ക് ചോറ് വിളമ്പിക്കൊണ്ട് പറഞ്ഞു പിന്നെ ആരും അധികമൊന്നും സംസാരിക്കാതെ ഫുഡ് കഴിച്ച് കിടക്കാൻ പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാത്രി ഫുഡ് കഴിക്കാൻ ചെന്നിരുന്നപ്പോഴും ഏട്ടത്തിയെ കണ്ടു ,,, പക്ഷേ ഞാൻ വല്യ മെെന്റ് കൊടുത്തില്ല ... ഫോണിൽ നോക്കിക്കൊണ്ട് തന്നെ ഫുഡ് കഴിച്ചു കൊണ്ടിരുന്നു .. “ ആദീ ... ” ആദർശ് ഏട്ടന്റെ ശബ്ദം കേട്ട് ഞാൻ ഫോണിൽ നിന്ന് തലയുയർത്തി നോക്കി “ ഫോൺ അവിടെ വച്ചിട്ട് വേഗം കഴിച്ചെഴുന്നേറ്റേ ” ഏട്ടൻ കുറച്ച് ഗൗരവത്തിൽ പറഞ്ഞു ഞാൻ ഫോൺ ടേബിളിൽ വച്ച് ഫുഡ് കഴിക്കാൻ തുടങ്ങി ... ഏട്ടന്മാര് ഇവിടെ ഉണ്ടെങ്കി ഇതാണ് പാട് ,,, ഫുഡ് കഴിക്കുമ്പോ ഫോൺ തൊടാൻ പാടില്ല 😬😬 ഞാൻ ആരെയും നോക്കാതെ കഴിച്ച് കഴിഞ്ഞ് ഫോണും എടുത്ത് കെെ കഴുകി മുകളിലേക്ക് പോന്നു .... ഞാൻ നേരെ ബാൽക്കണിയിൽ ചെന്നിരുന്ന് ഒരു സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങി .... കുട്ടൻ ഇല്ലാഞ്ഞിട്ട് ഒരു സുഖോമില്ല 😬😬 ആ തെമ്മാടിയെ കാണാൻ തോന്നണ് 😌😬 പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല ,,,,, ബാൽക്കണി വഴി താഴേക്കിറങ്ങി കാറെടുത്ത് നേരെ കുട്ടന്റെ വീട് ലക്ഷ്യം വച്ച് കുതിച്ചു .... അര മണിക്കൂർ യാത്രയുണ്ട് കുട്ടന്റെ വീട്ടിലേക്ക് ... അല്ലാത്തപ്പോ വീട്ടിൽ നിന്ന് ഇറങ്ങി അപ്പോ തന്നെ എത്തുന്നതാണ് .. ഇന്നെത്ര സ്പീഡിന് പോയിട്ടും അവിടെ എത്താത്ത പോലെ 😬 കുറച്ച് കഴിഞ്ഞ് അവന്റെ വീടിന്റെ മുന്നിലെത്തി കാർ നിർത്തി ഇറങ്ങി ഗേറ്റ് തള്ളിത്തുറന്ന് കാറിൽ കയറി അകത്തേക്ക് കയറി ..... കാർ പോർച്ചിൽ നിർത്തി ചെന്ന് നേരെ കോളിംങ് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തി ..... കുറച്ച് സമയം കഴിഞ്ഞിട്ടും ആരെയും കാണാത്തത് കൊണ്ട് വീണ്ടും കോളിംങ് ബെൽ അടിക്കാൻ പോയതും ഡോർ തുറക്കുന്ന സൗണ്ട് കേട്ടു .... പ്രതീക്ഷിച്ച പോലെ തന്നെ കുട്ടനാണ് ഡോർ തുറന്നത് .... അവനെ കണ്ട മാത്രയിൽ തന്നെ ഞാനവനെ ചേർത്ത് പിടിച്ച് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .. “ ഇതിനാണോ ഇപ്പോ ഈ രാത്രിക്ക് രാത്രി ഇങ്ങോട്ടെഴുന്നള്ളിയേ .... ” അവനെന്നെ അടർത്തി മാറ്റിക്കൊണ്ട് ഒരിത്തിരി കലിപ്പിൽ ചോദിച്ചു ഞാൻ ചുണ്ട് കൂർപ്പിച്ച് തലയാട്ടി കാണിച്ചു കൊടുത്തു .... അവനെന്നെ രൂക്ഷമായി ഒന്ന് നോക്കി ... “ എന്താടാ നോക്കിപ്പേടിപ്പിക്കണെ 😎 ” ഞാൻ കലിപ്പായി ചോദിച്ചു “ ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാ ,,,, നീ എന്നെ ഇങ്ങനെ ഉമ്മ വക്കണത് വായനക്കാർക്ക് പോലും ഇഷ്ടപ്പെടുന്നില്ല .. പിന്നെയാണെനിക്ക് 😬😬 അപ്പോ ഞാൻ പറഞ്ഞു വരുന്നതേ , ഇനി എനിക്ക് നിന്റെ ഉമ്മ വാങ്ങിക്കാൻ സൗകര്യമില്ല ... പോയി നിന്റെ ... ” അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാനവന്റെ തല പിടിച്ച് ചെരിച്ച് എന്റെ ചുണ്ടുകൾ കൊണ്ട് അവന്റെ ചുണ്ടിനെ ബന്ധിച്ചു ..... “ ഈ &#%₹& ഒരു കാലത്തും നേരെയാവൂല ” കുറേ നേരം കഴിഞ്ഞ് ഞാനവനിൽ നിന്ന് അടർന്നു മാറിയപ്പോൾ അവൻ ചുണ്ട് തുടച്ച് കൊണ്ട് പറയുന്നത് കേട്ടതും എനിക്ക് ചിരി ഇങ്ങെത്തി വന്നു ... ഞാൻ പൊട്ടിച്ചിരിച്ചു ... അവനെന്നെ നോക്കി പേടിപ്പിക്കാണ് 😏 ഞാനവനെ നോക്കി നല്ല അന്തസ്സായി ഒന്ന് പുച്ഛിച്ചു കാണിച്ചിട്ട് പുറത്തേക്ക് നടന്നു ... “ അല്ലാ ,,,, നീ അവളെ കാണണില്ലേ ” കുട്ടൻ വിളിച്ച് ചോദിച്ചു സത്യം പറഞ്ഞാ ആ കാര്യം ഞാൻ ഒാർത്തത് തന്നെ അപ്പോഴാണ് 😝🙊 “ ആഹ് വേണം ” ഞാൻ തിരിച്ച് അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു “ മ്മ് ... ” അവനൊന്ന് ഇരുത്തി മൂളിയിട്ട് ഡോർ ക്ലോസ് ചെയ്തു ... ഞങ്ങൾ രണ്ട് പേരും കൂടി മുകളിലേക്ക് സ്റ്റെയർ കയറി ... ഞാനവന്റെ കഴുത്തിൽ കൂടി കയ്യിട്ട് പിടിച്ചു ... “ ആദീ ... ” അവൻ വളരെ മയത്തിൽ വിളിച്ചു ഞാൻ തല തിരിച്ച് എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി “ ഇഷാനയുടെ കാര്യത്തില് എന്താ നിന്റെ നിലപാട് ” “ എന്ത് നിലപാട് ..... ഐ ലവ് ഹെർ .. അതിൽ കൂടുതലൊന്നും എനിക്കിപ്പോ അറിയില്ല ” ഞാനവനെ നോക്കാതെ തന്നെ പറഞ്ഞു അതിന് മറുപടിയായി അവനെന്തോ പറയാൻ വന്നതും ഞങ്ങൾ അവരുടെ റൂമിന് ഫ്രണ്ടിലെത്തിയിരുന്നു ... ഞാൻ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി .. കുട്ടൻ ലെെറ്റ് ഓണാക്കി ... അവള് കിടന്നുറങ്ങാണ് ... തലയണയുടെ മുകളിലാണ് കിടത്തം . അത് കണ്ടതും ഞാനവനെ ഒന്ന് തുറിച്ച് നോക്കി “ നീ എന്നെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട ,,, അവൾക്ക് വയ്യാഞ്ഞിട്ടാണ് ” എന്റെ നോട്ടം മനസ്സിലാക്കിയെന്ന പോലെ ചുണ്ട് കോട്ടിക്കൊണ്ട് അവൻ പറഞ്ഞു ഞാനൊന്ന് ചിരിച്ചു കൊണ്ട് ബെഡിൽ ഇരുന്ന് അവളുടെ തലയിൽ തലോടി ... അപ്പോ തന്നെ അവള് “ ആദിയേട്ടൻ ” എന്നും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് കെെ അവളുടെ തലയുടെ അടിയിലായി വച്ചു കൊണ്ട് കിടന്നു .. കുറച്ച് സമയം കൂടി അങ്ങനെ ഇരുന്നു ... അവള് നന്നായി ഉറങ്ങി എന്ന് മനസ്സിലായപ്പോൾ ഞാനെന്റെ കെെ എടുത്ത് അവളെ പുതപ്പിച്ച് കൊടുത്ത് പുറത്തേക്കിറങ്ങി ,,, പുറകെ തന്നെ കുട്ടനും വന്നു ... താഴെ എത്തി ഡോർ തുറന്ന് ഞാനവനെ ഒന്ന് നോക്കി .. അവൻ പുരികം പൊന്തിച്ച് എന്താ എന്ന് ചോദിച്ചു ... ഞാനൊന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് ചെന്ന് അവന്റെ ടീഷർട്ടിൽ പിടിച്ച് വലിച്ചു ... കൃത്യം എന്റെ ചുണ്ടിൽ അവന്റെ ചുണ്ട് പതിഞ്ഞു ..... കുറച്ച് നേരത്തെ ചുംബനം കഴിഞ്ഞ് ഞാനവനിൽ നിന്ന് മാറി അവനെ നോക്കി ഒന്ന് സെെറ്റടിച്ചു കാണിച്ചിട്ട് പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചു ... പറഞ്ഞാ മനസ്സിലാവൂല ,,, അത്രക്ക് മിസ്സിംങ് ആണ് ആ തെമ്മാടിയെ 😬😬 ഇതൊക്കെ കണ്ട് ഞാനൊരു ഗേ ആണെന്നൊന്നും നിങ്ങ വിചാരിക്കല്ലേട്ടാ ... 😝😂 ആ തെമ്മാടിയെയും അവന്റെ ചുണ്ടും അത്രക്ക് ഇഷ്ടാണ് എനിക്ക് 😉😍😘 തിരിച്ച് പതിയെയാണ് ഡ്രെെവ് ചെയ്തത് ..... വീട്ടിലെത്തി ഇറങ്ങിയ വഴി തന്നെ അകത്തേക്കും കയറി ബെഡിലേക്ക് ഒരൊറ്റ മറിയലായിരുന്നു .... പിന്നെ കണ്ണ് തുറന്നത് രാവിലെയാണ് ..... എഴുന്നേറ്റ് ഫ്രഷായി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് നേരെ താഴേക്ക് വിട്ടു ... ആരൂട്ടൻ ഹോളിലിരുന്ന് കളിക്കുന്നുണ്ട് .. അത് കണ്ടതും എന്റെ ബുദ്ധിയിൽ ചെറിയൊരു ഐഡിയ ഉദിച്ചു ....,,,,, “ ഏട്ടത്തിയമ്മാാാ .... ” ഞാൻ ഹോളിൽ നിന്ന് ഉറക്കെ വിളിച്ചു “ എന്നതാടാ കിടന്ന് തൊണ്ട പൊട്ടിക്കുന്നെ 😬 ” ഏട്ടത്തിയമ്മ കലിപ്പായിക്കൊണ്ട് കിച്ചണിൽ നിന്ന് ഇറങ്ങിവന്നു 😝 “ ആരൂട്ടനെ വേഗം കുളിപ്പിച്ച് റെഡിയാക്ക് .... ” ഞാൻ ആരൂട്ടനെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞ് ഏട്ടത്തിയമ്മയെ നോക്കി ,,, പുള്ളിക്കാരി കിളിപാറി നിക്കാണ് 😂 “ എന്റെ പൊന്ന് ഏട്ടത്തിയമ്മാ ,,,, ഇങ്ങനെ അന്തം വിട്ട് നിക്കാതെ വേഗം ചെല്ല് ,,,, ഫാസ്റ്റ് .... ” എന്നും പറഞ്ഞ് ഞാൻ ആരൂട്ടനെ എടുത്ത് ഏട്ടത്തിയമ്മയുടെ കയ്യിൽ കൊടുത്തിട്ട് ടേബിളിൽ വന്നിരുന്നു ... ഏട്ടത്തിയമ്മ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആരൂട്ടനെയും കൊണ്ട് മുകളിലേക്ക് കയറിപ്പോയി 😂 ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ആരോ ടേബിളിൽ പ്ലേറ്റ് എടുത്ത് വക്കുന്ന സൗണ്ട് കേട്ടത് .. തല പൊന്തിച്ച് നോക്കിയപ്പോ ഏട്ടത്തി 😬 “ അമ്മാാാാാാാ .... ” ആള് എന്റെ പ്ലേറ്റിലേക്ക് അപ്പം എടുത്തിടാൻ തുടങ്ങിയതും ഞാൻ അലറി വിളിച്ചു “ എന്നതാടാ ചെക്കാ ” അമ്മ കിച്ചണിൽ നിന്ന് വിളിച്ച് ചോദിച്ചു “ ഇവിടെ ഇത്തിരി ഫുഡ് വിളമ്പിത്തരാൻ പോലും ആരുമില്ലേ 😡 ” ഞാൻ കലിപ്പിൽ ചോദിച്ചു എന്റെ ശബ്ദം ഉയർന്നതും അമ്മ കിച്ചണിൽ നിന്ന് പുറത്തേക്ക് വന്നു ... നേരെ നോക്കിയത് ഏട്ടത്തിയുടെ നേരെയും “ ഇവളിവിടെ നിക്കുവല്ലേ ,,, പറഞ്ഞാ പോരെ ,, പിന്നെ നീയെന്തിനാ കിടന്ന് ചാടുന്നെ ” അമ്മ എന്റെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു “ അമ്മക്ക് പറ്റുമെങ്കി എടുത്ത് താ ,,, അല്ലെങ്കി എനിക്ക് വേണ്ട ” എന്നും പറഞ്ഞ് ഞാൻ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങി “ ഓഹ് ,,, ഇനി അതും പറഞ്ഞ് കഴിക്കാതെ പോകണ്ട ,,, കഴിച്ചിട്ട് പോ ” എന്നും പറഞ്ഞ് അമ്മ വന്ന് അപ്പവും കറിയും ഇട്ട് തന്നു .... ഞാൻ അത് കഴിച്ച് കഴിഞ്ഞ് കെെ കഴുകി തിരിഞ്ഞതും ആരൂട്ടൻ സുന്ദരനായി വന്നിരുന്നു 😘😘 ഞാനവനു നേരെ കെെ നീട്ടാൻ നോക്കിയിരുന്ന പോലെ അവനെന്റെ കയ്യിലേക്ക് ചാടിവന്നു ... ഞാനവനെയും കൊണ്ട് പുറത്തേക്ക് നടന്നു ... “ എങ്ങോട്ടാടാ അവനെയും കൊണ്ട് ” ബാക്കിൽ നിന്ന് അരവിന്ദ് ഏട്ടൻ വിളിച്ച് ചോദിച്ചു ഞാൻ തിരിഞ്ഞ് നിന്ന് ഏട്ടനെ നോക്കി ഒന്ന് സെെറ്റടിച്ചു കാണിച്ചു ... എന്നിട്ട് നേരെ പുറത്തേക്കിറങ്ങി .........തുടരും.........
നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി... സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്... വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ... മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു... വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന... സ്‌കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം: തീയതി നീട്ടി June 23 09:08 2022 Print This Article Share it With Friends by asianmetronews 0 Comments സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org യിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫിസിൽ ലഭിക്കണം.
വളരെ എളുപ്പത്തിൽ തന്നെ ഉള്ളി സ്ഥിരമായി കഴിക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജീവിതശൈലി രോഗങ്ങൾ ഒരു പരിധിവരെ ചെറുക്കാൻ നമ്മൾക്ക് സാധിക്കുന്നു. എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും ഇതുകൊണ്ട് സാധിക്കും. പലപ്പോഴും ഇത്തരത്തിലുള്ള കഴിക്കുകയാണെങ്കിൽ ജീവിതത്തിലേക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നത്. അതുകൊണ്ട് തീർച്ചയായിട്ടും ഉള്ളി ധാരാളമായി കഴിക്കുന്നത് വളരെ ഉത്തമമായ കാര്യം തന്നെയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജീവിതത്തിലേക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഇതുകൊണ്ട് സാധിക്കുന്നുള്ളൂ. ധാരാളം സൾഫേറ്റ് അടങ്ങിയിട്ടുള്ളതു കൊണ്ട് ഇത് കഴിക്കുന്നത് വളരെ ഉത്തമമായ മാർഗ്ഗമാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ. ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയുക. സാധാരണയായി ഭക്ഷണം കഴിക്കുമ്പോൾ അതിനെ പുറത്തായി സവാള അരിഞ്ഞു ഇടുന്നതിന് പ്രധാന കാരണം ഇതുതന്നെയാണ്. അതുകൊണ്ട് പച്ചക്ക് ധാരാളമായി കഴിക്കുന്നതാണ് വളരെ ഉത്തമമായ മാർഗം. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ശ്രദ്ധിക്കുക. 100 ഗ്രാം സവാള ഒരു ദിവസം സാധാരണ മനുഷ്യൻ കഴിക്കുന്നത്. വളരെ ഉത്തമമായ കാര്യമാണ്. കാൻസർ പോലുള്ള മഹാമാരി കളെ തടയാൻ പോലും ഇതിനു സഹായകമായ ആളുകൾ ഉണ്ടെന്നാണ് തെളിയിക്കപ്പെട്ടത്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ എളുപ്പത്തിൽ തന്ന നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും തിരിച്ചറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. Share FacebookWhatsApp Prev Post മുട്ടപഴത്തിന്റെ അത്ഭുതപെടുത്തുന്ന ഈ ഗുണങ്ങൾ അറിയാതെ പോകരുത് | Magical Health Benefits Of Eggfruit Next Post ഷൂസ് പോളിഷ് ഇല്ലാതെ മിനുക്കാനും ഷൂസിൽ നിന്നുള്ള ദുർഗന്ധം ഇല്ലാതാക്കുവാനും ഇനി വളരെ എളുപ്പം. ഈ സൂത്രങ്ങൾ ഇനിയും അറിയാതെ പോകരുത്. | Shoes Cleaning Tips
ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ മിക്കതും സംഭവിക്കുന്നത് റോഡ് സുരക്ഷാ നിയമങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ്. പോരാഞ്ഞ് ബൈക്ക് യാത്രികരായ ചിലര്‍ നിയമങ്ങളെ കാറ്റില്‍പറത്തി സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്യും. അത്തരത്തിലൊരാള്‍ക്ക് ദുര്‍ഗ് പോലീസ് നല്‍കിയ പണിയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്. പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റോഡില്‍ കുറച്ച് വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ അവയിലൊരു ബെെക്കില്‍ ഒരു ചെറുപ്പക്കാരന്‍ ഒരുവശം തിരിഞ്ഞിരുന്നു അതോടിക്കുന്നതായി കാണാം. എപ്പോള്‍ വേണമെങ്കിലും അയാളൊ അതല്ലെങ്കില്‍ ചുറ്റുമുള്ള മറ്റ് യാത്രക്കാരൊ അപകടത്തില്‍പ്പെടാന്‍ ഇടയുള്ള രീതിയിലാണ് ഇയാളുടെ ഈ യാത്ര. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമാണ് ഇയാള്‍ ഇത്തരം സാഹസം ചെയ്തത്. ഏതായാലും ആളുടെ ആഗ്രഹം ദുര്‍ഗ് പോലീസങ്ങ് സാധിച്ചുനല്‍കി. ദുര്‍ഗ് പോലീസ് ഇയാള്‍ക്ക് 4,200 രൂപ പിഴ ചുമത്തി. പോരാഞ്ഞിട്ട് തെറ്റ് ഏറ്റുപറയിപ്പിക്കുകയും ചെയ്തു. എന്തായാലും ഈ വീഡിയോ പോലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്നതോടെ സാഹസികന്‍ ആഗ്രഹിച്ചതിലും അധികം പബ്ലിസിറ്റി ലഭിക്കകയുണ്ടായി. കൂടാതെ കാഴ്ചക്കാരുടെ വക നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. ▪️स्टंटबाज, मोडिफाइड साइलेंसर, रैश ड्राइविंग करने वालों के विरुद्ध लगातार दुर्ग पुलिस के द्वारा कार्यवाही की जा रही है। ▪️ कृपया यातायात के नियमों का पालन करें। ▪️यातायात पुलिस व्हाट्सएप हेल्पलाइन नंबर 94791-92029।@SadakSuraksha#trafficpolicedurg #Durgpolice pic.twitter.com/5KBTs0ED2R — Durg Police (@PoliceDurg) September 24, 2022 Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില ഐസ്ക്രീം നല്‍കാതെ കളിപ്പിക്കുന്ന കച്ചവടക്കാരനോട് കലഹിക്കുന്ന പെണ്‍കുട്ടി; വീഡിയോ കുട്ടികള്‍ക്ക് നേരെ ഐസ്ക്രീം നീട്ടിയശേഷം അതുനല്‍കാതെ കബളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരുടെ ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാ സമൂഹ മാധ്യമങ്ങളെ ചിരിപ്പിച്ച് ഇലക്ട്രീഷന്‍റെ പൂച്ച സഹായി; വൈറല്‍ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണ്. തങ്ങളുടെ ചെയ്തികള്‍ കാരണം ആനയും നായയും ഒക്കെ നെറ്റിസണില്‍ താരമാണ്. പൂച്ചകളും ഇക്കാര് റോക്കോ പശുവോ? വീഡിയോ കണ്ടശേഷം ഉത്തരം തീരുമാനിച്ചോളു തൊണ്ണൂറുകളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ടിവി പരിപാടിയായിരുന്നല്ലൊ ഡബ്ല്യുഡബ്ല്യുഎഫ് എന്നത്. പിന്നീടത് ഡബ്ല്യുഡബ്ല്യുഇ ആയപ്പോഴും ആരാധകര്‍ക്ക കാലില്ലാത്ത ചെരുപ്പ് കള്ളന്‍; വൈറലായ ഈ മോഷണ വീഡിയോ കാണൂ സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചു മഴ ആസ്വദിക്കുന്ന കുട്ടി; വീഡിയോ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നെന്ന് സൈബര്‍ ലോകം പണ്ട് മഴ നനഞ്ഞ് പാടവരമ്പിലൂടെ സ്കൂളിലേക്ക് പോയ കഥകള്‍ പറയാന്‍ എത്രയോ പേര്‍ക്കുണ്ട്. ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത ആ കുട്ടിക്കാലത്തെയും ഗൃഹാതുരത "ദിശയാണ് പ്രധാനം':കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം രസകരമായി പറഞ്ഞ് ആനന്ദ് മഹീന്ദ്ര; വീഡിയോ സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വെെറലാ മഴയുള്ളപ്പോള്‍ തെരുവ് നായ്ക്കളെ വീടിനുള്ളില്‍ വിശ്രമിക്കാന്‍ അനുവദിക്കുന്ന സ്ത്രീ; വീഡിയോ കാണാം മഴയും അതിനാലുള്ള തണുപ്പും സാധാരണ സഹിക്കാന്‍ അല്‍പം പാടുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരുടെ വീടുകളിലേക്ക് കയറാനാകും. അതുമല്ലെങ്കില്‍ കയറിനില്‍ക്കാന്‍ ഉടമയെ കാത്ത് വഴിയരികില്‍ നില്‍ക്കുന്ന പശു; ഹൃദ്യമെന്ന് സൈബര്‍ ലോകം ചില മൃഗങ്ങളും മനുഷ്യരും തമ്മിലെ ബന്ധം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ച് നായയും ആനയും ഒക്കെ മനുഷ്യരുമായി കാട്ടുന്ന അടുപ്പം സമൂഹ മാധ്യമങ്ങള്‍ ആഘോഷമ "ഇത് വെറും അനാദരവ്’; ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വി "ഇങ്ങനെയാണല്ലെ ക്രിക്കറ്റ്'; ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുന്ന ജര്‍മാന്‍കാരന്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒരു കായിക വിനോദമാണല്ലൊ ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ടല്ലൊ. എന്നാല്‍ ചില രാജ് കാളയോട്ടത്തിനിടയിലെ "കാലനോട്ടം'; തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനെ കാണാം ചിലരെ നമ്മള്‍ ഭാഗ്യവാന്മാര്‍ എന്നു പറയാറില്ലെ. എന്നാല്‍ അപൂര്‍വം ചിലരെ മഹാഭാഗ്യവാനെന്നും പറയും. അത്തരമൊരു മഹാഭാഗ്യവാന്‍റെ കാര്യമാണിത്. "യു ഓള്‍ നന്നായി പഠിക്കാന്‍ നല്ല അന്തരീക്ഷം ഒരുക്കുന്ന അധ്യാപിക; വൈറല്‍ വീഡിയോ കാണാം ഒരു വ്യക്തിയുടെ വികസനത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകര്‍. ഒരാള്‍ കുട്ടി ആയിരിക്കുമ്പോള്‍ സ്കൂളുകളില്‍ നിന്നും മറ്റും ലഭിക്കുന്ന അനുഭവ "ഇനിയൊന്നു പുതച്ചുമൂടി ഉറങ്ങാം'; വൈറല്‍ മുയലിനെ കാണാം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടാകാറുള്ളത് മൃഗങ്ങളുടെ വീഡിയോയ്ക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ. നായയും ആനയും പൂച്ചയൂം വൈറലാകുന്നതില വൈറലായി സ്വന്തം ജീവന്‍ പണയംവച്ച് ഹിപ്പോയെ പിന്തിരിപ്പിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍; വീഡിയോ കാണാം മൃഗശാല എന്നാല്‍ ഒരേ സമയം കൗതുകവും അപകടവും ഉള്ള ഒരിടം എന്ന് പറയാന്‍ കഴിയും. വിവിധയിനം വന്യമൃഗങ്ങള്‍ കൂടുകള്‍ക്കുള്ളിലും മറ്റുമാണെങ്കിലും അനാസ്ഥകളൊ അശ്ര ഐസിയുവില്‍ മേയുന്ന പശു; ഇതെന്ത് പുല്ലെന്ന് സോഷ്യല്‍ മീഡിയ സമൂഹ മാധ്യമങ്ങളുടെ വരവോടെ മിക്ക അനാസ്ഥകളും തെളിവ് സഹിതം പുറത്തെത്തുന്ന സാഹചര്യമാണുള്ളത്. ഒരുതരത്തില്‍ അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പേടി സ്വപ "നാലുകാലില്‍ നടക്കുന്ന ചൈനാക്കാര്‍'; ട്രെന്‍ഡിംഗായി ഇഴയല്‍ മത്സരം നമ്മുടെ നാട്ടില്‍ സാധാരണയായി മദ്യപിച്ച് ലെക്ക് കെട്ട് എത്തുന്നവരെയാണ് നാലുകാലില്‍ വരിക എന്നതുകൊണ്ട് ഉദ്ദേശിക്കാറ്. എന്നാല്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ആ ​രാ​ത്രി​യിൽ അ​യാ​ള്‍ സം​സാ​രി​ച്ച ആ ​രോ​ഗി പ്രേ​ത​മാ​യി​രു​ന്നൊ? അ​ര്‍​ജ​ന്‍റീന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്‍? നാം ​ചെ​റു​പ്പ​കാ​ലം മു​ത​ല്‍ കേ​ള്‍​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ പ്രേ​ത​ങ്ങ​ള്‍ എ​ന്ന​ത്. പ​ല മ​നു​ഷ്യ​രും പ​ല​ത​രം ക​ഥ​ക​ളും ഐ​തീ​ഹ്യ​ങ്ങ​ളും പ​റ​ഞ്ഞ് ന​മ ഭാര്യയെ പിന്നിലിരുത്തി ബെെക്കില്‍ യുവാവിന്‍റെ അഭ്യാസം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച വീഡിയോ കാണാം ദിവസേന നിരവധി അപകടങ്ങളുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. അവയില്‍ ചിലതില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും തിരുത്താന്‍ ത ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില ഐസ്ക്രീം നല്‍കാതെ കളിപ്പിക്കുന്ന കച്ചവടക്കാരനോട് കലഹിക്കുന്ന പെണ്‍കുട്ടി; വീഡിയോ കുട്ടികള്‍ക്ക് നേരെ ഐസ്ക്രീം നീട്ടിയശേഷം അതുനല്‍കാതെ കബളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരുടെ ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാ സമൂഹ മാധ്യമങ്ങളെ ചിരിപ്പിച്ച് ഇലക്ട്രീഷന്‍റെ പൂച്ച സഹായി; വൈറല്‍ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണ്. തങ്ങളുടെ ചെയ്തികള്‍ കാരണം ആനയും നായയും ഒക്കെ നെറ്റിസണില്‍ താരമാണ്. പൂച്ചകളും ഇക്കാര് റോക്കോ പശുവോ? വീഡിയോ കണ്ടശേഷം ഉത്തരം തീരുമാനിച്ചോളു തൊണ്ണൂറുകളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ടിവി പരിപാടിയായിരുന്നല്ലൊ ഡബ്ല്യുഡബ്ല്യുഎഫ് എന്നത്. പിന്നീടത് ഡബ്ല്യുഡബ്ല്യുഇ ആയപ്പോഴും ആരാധകര്‍ക്ക കാലില്ലാത്ത ചെരുപ്പ് കള്ളന്‍; വൈറലായ ഈ മോഷണ വീഡിയോ കാണൂ സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചു മഴ ആസ്വദിക്കുന്ന കുട്ടി; വീഡിയോ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നെന്ന് സൈബര്‍ ലോകം പണ്ട് മഴ നനഞ്ഞ് പാടവരമ്പിലൂടെ സ്കൂളിലേക്ക് പോയ കഥകള്‍ പറയാന്‍ എത്രയോ പേര്‍ക്കുണ്ട്. ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത ആ കുട്ടിക്കാലത്തെയും ഗൃഹാതുരത "ദിശയാണ് പ്രധാനം':കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം രസകരമായി പറഞ്ഞ് ആനന്ദ് മഹീന്ദ്ര; വീഡിയോ സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വെെറലാ മഴയുള്ളപ്പോള്‍ തെരുവ് നായ്ക്കളെ വീടിനുള്ളില്‍ വിശ്രമിക്കാന്‍ അനുവദിക്കുന്ന സ്ത്രീ; വീഡിയോ കാണാം മഴയും അതിനാലുള്ള തണുപ്പും സാധാരണ സഹിക്കാന്‍ അല്‍പം പാടുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരുടെ വീടുകളിലേക്ക് കയറാനാകും. അതുമല്ലെങ്കില്‍ കയറിനില്‍ക്കാന്‍ ഉടമയെ കാത്ത് വഴിയരികില്‍ നില്‍ക്കുന്ന പശു; ഹൃദ്യമെന്ന് സൈബര്‍ ലോകം ചില മൃഗങ്ങളും മനുഷ്യരും തമ്മിലെ ബന്ധം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ച് നായയും ആനയും ഒക്കെ മനുഷ്യരുമായി കാട്ടുന്ന അടുപ്പം സമൂഹ മാധ്യമങ്ങള്‍ ആഘോഷമ "ഇത് വെറും അനാദരവ്’; ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വി "ഇങ്ങനെയാണല്ലെ ക്രിക്കറ്റ്'; ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുന്ന ജര്‍മാന്‍കാരന്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒരു കായിക വിനോദമാണല്ലൊ ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ടല്ലൊ. എന്നാല്‍ ചില രാജ് കാളയോട്ടത്തിനിടയിലെ "കാലനോട്ടം'; തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനെ കാണാം ചിലരെ നമ്മള്‍ ഭാഗ്യവാന്മാര്‍ എന്നു പറയാറില്ലെ. എന്നാല്‍ അപൂര്‍വം ചിലരെ മഹാഭാഗ്യവാനെന്നും പറയും. അത്തരമൊരു മഹാഭാഗ്യവാന്‍റെ കാര്യമാണിത്. "യു ഓള്‍ നന്നായി പഠിക്കാന്‍ നല്ല അന്തരീക്ഷം ഒരുക്കുന്ന അധ്യാപിക; വൈറല്‍ വീഡിയോ കാണാം ഒരു വ്യക്തിയുടെ വികസനത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകര്‍. ഒരാള്‍ കുട്ടി ആയിരിക്കുമ്പോള്‍ സ്കൂളുകളില്‍ നിന്നും മറ്റും ലഭിക്കുന്ന അനുഭവ "ഇനിയൊന്നു പുതച്ചുമൂടി ഉറങ്ങാം'; വൈറല്‍ മുയലിനെ കാണാം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടാകാറുള്ളത് മൃഗങ്ങളുടെ വീഡിയോയ്ക്ക് ആണെന്ന് പറയേണ്ടതില്ലല്ലൊ. നായയും ആനയും പൂച്ചയൂം വൈറലാകുന്നതില വൈറലായി സ്വന്തം ജീവന്‍ പണയംവച്ച് ഹിപ്പോയെ പിന്തിരിപ്പിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍; വീഡിയോ കാണാം മൃഗശാല എന്നാല്‍ ഒരേ സമയം കൗതുകവും അപകടവും ഉള്ള ഒരിടം എന്ന് പറയാന്‍ കഴിയും. വിവിധയിനം വന്യമൃഗങ്ങള്‍ കൂടുകള്‍ക്കുള്ളിലും മറ്റുമാണെങ്കിലും അനാസ്ഥകളൊ അശ്ര ഐസിയുവില്‍ മേയുന്ന പശു; ഇതെന്ത് പുല്ലെന്ന് സോഷ്യല്‍ മീഡിയ സമൂഹ മാധ്യമങ്ങളുടെ വരവോടെ മിക്ക അനാസ്ഥകളും തെളിവ് സഹിതം പുറത്തെത്തുന്ന സാഹചര്യമാണുള്ളത്. ഒരുതരത്തില്‍ അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പേടി സ്വപ "നാലുകാലില്‍ നടക്കുന്ന ചൈനാക്കാര്‍'; ട്രെന്‍ഡിംഗായി ഇഴയല്‍ മത്സരം നമ്മുടെ നാട്ടില്‍ സാധാരണയായി മദ്യപിച്ച് ലെക്ക് കെട്ട് എത്തുന്നവരെയാണ് നാലുകാലില്‍ വരിക എന്നതുകൊണ്ട് ഉദ്ദേശിക്കാറ്. എന്നാല്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ആ ​രാ​ത്രി​യിൽ അ​യാ​ള്‍ സം​സാ​രി​ച്ച ആ ​രോ​ഗി പ്രേ​ത​മാ​യി​രു​ന്നൊ? അ​ര്‍​ജ​ന്‍റീന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്‍? നാം ​ചെ​റു​പ്പ​കാ​ലം മു​ത​ല്‍ കേ​ള്‍​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ പ്രേ​ത​ങ്ങ​ള്‍ എ​ന്ന​ത്. പ​ല മ​നു​ഷ്യ​രും പ​ല​ത​രം ക​ഥ​ക​ളും ഐ​തീ​ഹ്യ​ങ്ങ​ളും പ​റ​ഞ്ഞ് ന​മ ഭാര്യയെ പിന്നിലിരുത്തി ബെെക്കില്‍ യുവാവിന്‍റെ അഭ്യാസം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച വീഡിയോ കാണാം ദിവസേന നിരവധി അപകടങ്ങളുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. അവയില്‍ ചിലതില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും തിരുത്താന്‍ ത "ബ​ഹു​മാ​നം അ​ര്‍​ഹി​ക്കു​ന്ന​വ​ര്‍'; ഫു​ട്ബോ​ള്‍ മ​ത്സ​ര​ശേ​ഷം സ്റ്റേ​ഡി​യം വൃ​ത്തി​യാ​ക്കു​ന്ന ജ​പ്പാ​ന്‍കാ​ര്‍ ലോ​ക​മി​പ്പോ​ള്‍ കാ​ല്‍​പ​ന്തു​ക​ളി​യു​ടെ പി​ന്നാ​ലെ​യാ​ണ​ല്ലൊ. ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ന്‍റെ അ​നു​ര​ണ​നം ന​മ്മു​ടെ നാ​ട്ടി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട​ല്ല "ഇ​ത്ര​യും ന​ല്ല കേ​ള്‍​വി​ക്കാ​ര്‍ മ​റ്റാ​ര്'; പി​യാ​നോ സം​ഗീ​തം കേ​ള്‍​ക്കു​ന്ന ആ​ന​യും കു​ഞ്ഞാ​ന​യും സം​ഗീ​തം ആ​സ്വ​ദി​ക്കാ​ത്ത മ​നു​ഷ്യ​ര്‍ ന​ന്നേ കു​റ​വാ​യി​രി​ക്കും. അ​ത്ര ഹൃ​ദ​യ​ഹാ​രി​യാ​യ ഒ​ന്നാ​ണ​ത്. എ​ന്നാ​ല്‍ മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മ​ല്ല മൃ​ "അങ്ങനെ പട്ടിയാക്കണ്ട'; തന്നെ "കുത്ത' ആക്കിയവരോട് കുരച്ച് പ്രതിഷേധിച്ച് ദത്ത സമൂഹത്തില്‍ പ്രതിഷേധം പല രൂപത്തില്‍ കാണാനാകും. പലരും ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും പിറകെ നടന്ന് സഹിക്കെടുമ്പോഴാണ് വേറിട്ട രീതിയില്‍ പ്രതികരിക്കാറ്. "പക്ഷിയുടെ കാഴ്ച’; വൈറലായി ആനന്ദ മഹീന്ദ്രയുടെ ട്വീറ്റ് സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറ്റവും സജീവമായ ഒരാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹം ഷെയര്‍ ചെയ്യാറുള്ള പല ട്വീറ്റു "കളിക്കളത്തില്‍ എനിക്കും കാര്യമുണ്ട്’; ഫുട്ബോള്‍ മത്സരം തടസപ്പെടുത്തുന്ന വിരുതനെ കാണാം ലോകമിപ്പോള്‍ കാല്‍പന്ത് കളിക്ക് പിന്നാലെയാണല്ലൊ. വിവിധ കോണുകളില്‍ നിന്നായി ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ അ കുതിരയ്ക്കും നായയ്ക്കുമൊപ്പം സ്കേറ്റിംഗ് നടത്തുന്ന യുവതിയെ കാണാം; വീഡിയോ ചിലരുടെ പ്രിയപ്പെട്ട ഹോബിയാണ് സ്കേറ്റിംഗ് ചെയ്യുക എന്നത്. ചക്രമുള്ള ചെരുപ്പിലായി അവരിങ്ങനെ ഒഴുകി നടക്കും. മറ്റുള്ളവര്‍ക്കതൊരു കൗതുകം സമ്മാനിക്കുകയും ച കന്നുകാലിക്കൂട്ടത്തിന് വേണ്ടി മഞ്ഞ് നിറഞ്ഞ വഴി വെട്ടിത്തെളിക്കുന്ന നായ; വൈറല്‍ വീഡിയോ നായകളുടെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. അവയുടെ സ്നേഹവും സേവനവുമാണ് ഇത്ര പ്രിയപ്പെട്ടതാക്കി മാറ്റുന്നതിന്‍റെ കാരണം. അടു നവജാത ശിശുവിനെ കണ്ടശേഷമുള്ള പൂച്ചയുടെ പ്രതികരണം; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി രസകരമായ വീഡിയോകള്‍ എത്താറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തിലൊ "ഇതൊക്കെ എന്ത്...’;രാജവെമ്പാലയെ ഷാംപുവിട്ട് കുളിപ്പിക്കുന്ന യുവാവ് പാമ്പെന്ന് കേട്ടാലെ സാധാരണക്കാരുടെ നല്ല ജീവന്‍ പോകും എന്നതാണ് വാസ്തവം. മാത്രമല്ല ചത്ത പാമ്പിനെ ഒന്നു കാണാന്‍ പോലും മിക്കവരും ഒന്നു മടിക്കും. എന നാല് ഭൂഖണ്ഡങ്ങള്‍ താണ്ടി സിംഗപ്പൂരില്‍ നിന്നും അന്‍റാര്‍ട്ടിക്കയിലേക്കൊരു ഫുഡ് ഡെലിവറി; വൈറല്‍ സ്വിഗി, സൊമാറ്റൊ പോലുള്ള ഓണ്‍ലൈന്‍ ആഹാര വിതരണ കമ്പനികളുടെ വരവോടെ ആര്‍ക്കും പ്രിയപ്പെട്ട ആഹാരം സ്വന്തം വീടുകളില്‍ വരുത്തി കഴിക്കാവുന്ന സാഹചര്യമാണല്ലൊ. Latest News ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന​ധി​കൃത​മാ​യി കെെ​വ​ശം വ​ച്ച രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി ച​രി​ത്ര​നേ​ട്ടം; രാ​ജ്യാ​ന്ത​ര ട്വന്‍റി-20യിൽ ആ​ദ്യ "മ​ല​യാ​ളി സെ​ഞ്ചു​റി' പി​റ​ന്നു ആ​ശ്വ​സി​ക്കാം; അ​ർ​ജ​ന്‍റീ​ന‌​യ്ക്ക് ജയം കൊ​ച്ചി​യി​ൽ നാ​ലാംദി​ന​വും വ​ൻ​സ്വ​ർ​ണ​വേ​ട്ട ഹോ​ക്കി: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക്‌ പ​രാ​ജ​യം Latest News ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന​ധി​കൃത​മാ​യി കെെ​വ​ശം വ​ച്ച രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി ച​രി​ത്ര​നേ​ട്ടം; രാ​ജ്യാ​ന്ത​ര ട്വന്‍റി-20യിൽ ആ​ദ്യ "മ​ല​യാ​ളി സെ​ഞ്ചു​റി' പി​റ​ന്നു ആ​ശ്വ​സി​ക്കാം; അ​ർ​ജ​ന്‍റീ​ന‌​യ്ക്ക് ജയം കൊ​ച്ചി​യി​ൽ നാ​ലാംദി​ന​വും വ​ൻ​സ്വ​ർ​ണ​വേ​ട്ട ഹോ​ക്കി: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക്‌ പ​രാ​ജ​യം Home | Editorial | Leader Page | Local News | Kerala | National | International | Business | Sports | NRI News | Movies | Auto Spot | Health Remembrances | Today's news | Youth Special | Cartoons | Jeevithavijayam | Matrimonial | Classifieds | Deepika Newspaper | Rashtra Deepika | Chocolate Sunday Deepika | Business Deepika | Karshakan | Kuttikalude Deepika | Career Deepika | Sthreedhanam | Children's Digest | English | About Us Rashtra Deepika LTD Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil Copyright © 2022 , RDL. All rights reserved To access reprinting rights, please contact [email protected]
അങ്കിൾ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. നല്ല പയ്യനാണ്, ഞങ്ങൾ തമ്മിൽ നല്ല ഇഷ്ടമായി. ദിവസവും ഫോണിൽ സംസാരിക്കുന്നുണ്ട്. എന്നെപ്പോലെ തന്ന Simple & Straight forward ആണ് പുള്ളിക്കാരനും. വളരെ ലളിതമായ രീതിയിൽ വിവാഹം നടക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ വീട്ടുകാർക്ക് ഇത് വലിയ ആഘോഷമാക്കണം. രണ്ട് വീട്ടിലും ഇനി വേറെ കല്യാണം ഒന്നും നടക്കാനില്ല, അതുകൊണ്ട് ഇത് അടിച്ചു പൊളിക്കണം എന്നാണ് അവരുടെ ആഗ്രഹം. അവർക്ക് കടപ്പാടുള്ള എല്ലാവരെയും വിളിച്ച് സദ്യകൊടുത്ത് കടപ്പാട് എല്ലാം നിവർത്തിക്കണം എന്നാണ് ഞങ്ങളുടെ മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ആയിരുന്നു എന്റെ ചേച്ചിയുടെ വിവാഹം. മനസ്സമ്മതത്തിന് എഴുനൂറ് പേരെയാണ് ക്ഷണിച്ചിരുന്നത്. അന്ന് ആ പയ്യൻ പള്ളിയിലെത്താൻ കുറച്ച് താമസിച്ചു. വിളിച്ചിട്ട് മൊബൈൽ കിട്ടുന്നുമില്ല. അപ്പോഴേക്കും ഞങ്ങളനുഭവിച്ച മാനസിക വിഷമം . . . . . . ഒന്നും പറയേണ്ട!. ഇത്രയും പേരെ ക്ഷണിക്കേണ്ടിയിരുന്നില്ല എന്നുപോലും തോന്നിപ്പോയി. കുറച്ച് വൈകിയെങ്കിലും അവരെത്തി, ചടങ്ങുകൾ മുറപോലെ നടന്നു. കല്യാണത്തിന് ആയിരം പേരെയാണ് ക്ഷണിച്ചിരുന്നത്. രാവിലെ 5 മണിക്ക് ഞാൻ ചേച്ചിയെയും കൊണ്ട് ബ്യൂട്ടിഷന്റെ അടുത്ത് പോയി. ചേച്ചിയെ ഒരുക്കി അതി മനോഹരിയാക്കി. നടക്കുമ്പോഴും, ഇരിക്കുമ്പോഴും ഒക്കെ ഏതെങ്കിലും സേഫ്റ്റി പിന്നോ, ക്ളിപ്പോ, വലിയുന്ന സ്വരം കേൾക്കും, എന്തെങ്കിലും ഒക്കെ അഴിഞ്ഞു പോയെങ്കിലോ എന്നു കരുതി അനങ്ങാൻ പോലും പേടിയായി, നാലു മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ തിരികെ വീട്ടിലെത്തിയപ്പോൾ മുതൽ ഫോട്ടോഗ്രാഫർമാരുടെ കസ്റ്റഡിയിൽ ആയി ചേച്ചി. ഇടത്തോട്ടൊന്നു മാറിക്കേ, വലത്തോട്ടൊന്നു മാറിക്കേ, മുഖം ചെരിച്ചേ, തല ഉയർത്ത്, കസേരയിൽ പിടിക്ക്, ഇങ്ങോട്ട് നോക്ക്, അങ്ങോട്ട് നോക്ക്, ചിരിക്ക് നടക്ക് സ്തുതി ചൊല്ല് . . . . . . . . . സർക്കസ്സിലെ റിംഗ് മാസ്റ്ററുടെ ചാട്ട ശബ്ദിക്കും പോലെ ഫോട്ടോഗ്രാഫർ ക്ളിക്ക് ക്ളിക്ക് ക്ളിക്ക് എന്ന് അടിച്ചുകൊണ്ടേയിരിക്കുന്നു. ലൈറ്റ് ഹൌസിലെപ്പോലെ വീഡിയോഗ്രാഫറും ലൈറ്റുകൾ കറക്കി വീശുന്നു. മുറിയിൽ മുഴുവനും ലൈറ്റും കുടയും കേബിളും സ്റ്റാന്റും കിടുപിടികളും. അപ്പന്റെയും അമ്മയുടെയും, കാരണവന്മാരുടെയും അനുഗ്രഹം വാങ്ങി കണ്ണും മനസ്സും നിറഞ്ഞ് വികാരഭരിതയായി കല്യാണപന്തലിലേക്ക് ഇറങ്ങേണ്ട നേരത്ത്, ചേച്ചിയുടെ മനസ്സിൽ ഈ സിനിമാ അഭിനയത്തിന്റെ ടെൻഷൻ ആയിരുന്നത്രെ. പള്ളിയിൽ ചെന്ന് മിന്നു കെട്ടു കഴിഞ്ഞതോടെ കാര്യങ്ങൾക്ക് ഒരു നിയന്ത്രണം വന്നു. ഫോട്ടോഗ്രാഫർമാർ അപ്രത്യക്ഷരായി. പക്ഷേ, വി. കുർബാന കഴിഞ്ഞതും അവർ വീണ്ടും പ്രത്യക്ഷപ്പെട്ടു. നേർച്ച ഇടലും ഒപ്പിടലും കഴിഞ്ഞ് ഹാളിൽ കയറും മുമ്പ് പെണ്ണിനെയും ചെറുക്കനെയും അവർ തട്ടിക്കൊണ്ടു പോയി. മന്ത്രകോടി മാറിക്കഴിഞ്ഞാൽ പിന്നെ കല്യാണ വേഷത്തിൽ പെണ്ണിനെ കിട്ടില്ലല്ലോ എന്നാണവരുടെ വെപ്രാളം. ആയിരത്തോളം അതിഥികൾ അക്ഷമരായി ഹാളിൽ കയറാൻ കാത്തു നിൽക്കുകയാണ്. അവരുടെ ക്ഷമ കെടാൻ തുടങ്ങിയപ്പോഴേക്കും, എങ്ങനെയോ വരനെയും വധുവിനെയും അവർ കൊണ്ടു വന്നു. ഇനി വേദിയിലെ ചടങ്ങുകളാണ്. ഭാഗ്യത്തിന് ആദ്യത്തെ ചടങ്ങ് ഒരു കരിക്കിൻ വെള്ളം കുടിക്കലായിരുന്നു. പക്ഷേ പയ്യന്റെ കുസൃതി കൂട്ടുകാർ ആരോ അതിൽ ഉപ്പു കലർത്തിയാണ് വെച്ചിരുന്നത്. മണിക്കൂറുകൾ നീണ്ട യജ്ഞത്തിന് ശേഷം പരവേശത്തോടെ ഒന്നു തൊണ്ട നനക്കാൻ നോക്കുമ്പോൾ അതും ഒരു ഷോക് ട്രീറ്റ്മെന്റ്. ദോഷം പറയരുതല്ലോ, കുസൃതികൾ കുടിക്കാൻ നല്ല വെള്ളവും വെച്ചിരുന്നു. അക്ഷരാർത്ഥത്തിൽ ചേച്ചി വെള്ളം കുടിച്ചു. എന്നിട്ടും ഇതൊന്നും പുറത്തു കാണിക്കാതെ, ഒരു പ്ളാസ്റ്റിക് ചിരിയും ഫിറ്റുചെയ്ത് സ്റ്റേജിലെ ചടങ്ങുകൾ ഒരുവിധം പൂർത്തിയാക്കി, മന്ത്രകോടി മാറാൻ അണിയറയിലേക്ക് രക്ഷപ്പെട്ടു. എട്ടൊമ്പതു മണിക്കൂർ നേരത്തെ പീഢകൾക്കു ശേഷം ഒന്നു ടോയിലറ്റിൽ പോകാൻ കഴിഞ്ഞത്, കല്യാണം കഴിച്ചതിനേക്കാൾ വലിയ ആശ്വാസം ആയിട്ടുണ്ടാകണം ചേച്ചിക്ക്. മന്ത്രകോടി മാറി വന്നപ്പോഴേക്കും അതിഥികൾ ഭക്ഷണം കഴിഞ്ഞുവന്ന് ആശംസ പറയാൻ ക്യൂ നിൽക്കുകയാണ്. പെണ്ണും ചെറുക്കനും ഒന്നും കഴിച്ചിട്ടില്ല. ആശംസ പറയാനെത്തുന്നവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അവർ. ഫോട്ടോ തെളിവാകും എന്നതിനാൽ വന്ന അതിഥികൾക്ക് സ്റ്റേജിൽ കയറി ക്യാമറക്കു മുമ്പിൽ ഹാജർ വെച്ചിട്ടേ പോകാനാകൂ. നീണ്ട ഫോട്ടോ സെഷനു ശേഷം ആളൊന്നൊതുങ്ങിയപ്പോഴാണ് ഇവർക്ക് സ്വന്തം വിവാഹ വിരുന്നിന്റെ ഭക്ഷണം കിട്ടിയത്. പിന്നെയും കുറെ ഫോട്ടോ എടുപ്പ്, അതുകഴിഞ്ഞ് വീട്ടിൽ ചെന്ന് കുറച്ചു ചടങ്ങുകൾ കൂടി. പിന്നെയും കുറെ ഫോട്ടോ, അഞ്ചാറു കിലോ ഭാരമുള്ള ആൽബവും കുറെ സിഡികളും ഒരുലക്ഷം രൂപയോളം ബില്ലും കിട്ടി. പയ്യന്റെ വീട്ടിലും കിട്ടി ഇതുപോലെ ഒരു സെറ്റ്. രണ്ടു വീട്ടിലുമായി ഒരു നൂറു പേരിൽ താഴെയേ ഈ ആൽബങ്ങൾ കണ്ടിട്ടുള്ളു. വീഡിയോ മുഴുവൻ കണ്ടവർ ആരും തന്നെ ഇല്ല. ഒരു വർഷം ആയെങ്കിലും ചേച്ചിക്ക് അത് മുഴുവൻ ഒന്നു കാണാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. ഇങ്ങനെ കയ്യിലിരിക്കുന്ന കാശു കൊടുത്ത് Torturing വിലയ്ക്കു വാങ്ങുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല അങ്കിൾ. അങ്കിളെ എന്റെ ജീവിതത്തിലെ ഏറ്റവും മോഹിച്ചിരുന്ന സുന്ദര മുഹൂർത്തം ഇങ്ങനെയുള്ള പീഢകൾ കൊണ്ടല്ല അവിസ്മരണീയമാക്കേണ്ടത്. അത് ഞങ്ങളുടെ മനം കുളിർപ്പിക്കുന്ന ഒരു അനുഭവം ആകണം എന്നാണ് എന്റെ ആഗ്രഹം. പങ്കെടുക്കുന്നവർക്ക് എല്ലാം പരസ്പരം ഹൃദ്യമായി ഇടപഴകാൻ സാവകാശം കിട്ടണം. അവരോട് സംവദിക്കാൻ ഞങ്ങൾക്കും സാവകാശം കിട്ടണം. അങ്ങനെ ഒരു സ്വകാര്യ സംഭവം ആയിരിക്കണം എന്റെ വിവാഹം എന്ന് വലിയ മോഹം ഉണ്ട്. അങ്കിളെന്നെ ഒന്നു സഹായിക്കണം, ഞങ്ങളുടെ മാതാപിതാക്കളെ ഞങ്ങൾ പറഞ്ഞ് സമ്മതിപ്പിക്കാം. പക്ഷേ മറ്റുള്ളവർ ഞങ്ങളെ മനസ്സിലാക്കാൻ വേണ്ടി അങ്കിളിതെക്കുറിച്ച് എഴുതി പ്രസിദ്ധപ്പെടുത്തണം........ എന്റെ അനുഭവത്തിൽ വിവാഹങ്ങൾ ആർഭാടകരമാകുന്നത് വരനോ വധുവോ അതാഗ്രഹിക്കുന്നതു കൊണ്ടു കൂടിയാണ്. Torturing ആയിപ്പോകുന്നത് വിവരക്കേടുകൊണ്ടും. ശരീരത്തിന്റെ ചലനം മുടക്കുന്ന വിധം വേഷം ധരിക്കുന്നതിനു പകരം ഉചിതമായ വേഷവും, അലങ്കാരങ്ങളും ആഭരണങ്ങളും ഉപയോഗിക്കാൻ ബ്യൂട്ടിഷ്യനോട് പറയാമായിരുന്നു. ഫോട്ടോഗ്രാഫറോട് എത്ര ഫോട്ടോ വേണം എന്നും ബജറ്റ് എത്രയാണെന്നും മുൻകൂട്ടി പറയുന്നതിനു പകരം അടിപൊളി ആയിരിക്കണം എന്ന് പറഞ്ഞ് ബ്ളാങ്ക് ചെക്ക് കൊടുക്കുമ്പോൾ അവർ എട്ടും പത്തും കിലോയുള്ള ആൽബം നിർമ്മിക്കാനായി നിങ്ങളെ കൂടുതൽ പീഢിപ്പിച്ചെന്നിരിക്കും. ഏറ്റവും അടുപ്പമുള്ള ബന്ധുക്കളെയും, തൊട്ടടുത്ത അയൽക്കാരെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായി നടത്തുന്ന വിവാഹങ്ങളിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതൊക്കെ വളരെ ഹൃദ്യമായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ വിവാഹവും അങ്ങനെ ആയിരുന്നു, അതുകൊണ്ട് സ്വന്തം വിവാഹം ഉള്ളിൽത്തട്ടി ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. പക്ഷേ, കടപ്പാട് നിവർത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ചിലർക്കെങ്കിലും ഒഴിവാക്കാനാവാത്ത കാര്യമാണ്. അങ്ങനെയെങ്കിൽ ദിവ്യ മുഹൂർത്തം സ്വകാര്യമായി നടക്കട്ടെ, മറ്റൊരു ദിവസം റിസപ്ഷൻ നടത്താമല്ലോ. ബ്യൂട്ടിഷ്യനും, ഫോട്ടോഗ്രാഫറും ഒക്കെ ആയി ഒരു പാർട്ടി മൂഡിൽ തന്നെ അത് ആഘോഷിക്കാം. നവദമ്പതികൾക്ക് ടെൻഷനില്ലാതെ സ്വന്തം വിവാഹ പാർട്ടി ആസ്വദിക്കാൻ ഇതേ പോംവഴിയുള്ളു. മോളെ, നീ പറഞ്ഞ കാര്യങ്ങൾ ഞാൻ എഴുതി പ്രസിദ്ധപ്പെടുത്താം. മറ്റുള്ളവർ ആക്ഷേപിക്കുമോ എന്ന് ഭയന്ന് നിന്റെ ബോദ്ധ്യങ്ങൾ ബലികഴിക്കേണ്ട. വിവാഹം കഴിക്കുന്ന പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത്ര ലളിതമായി വിവാഹം നടത്താൻ നിങ്ങളുടെ ഈഗോയുടെ അനുവാദം മാത്രമേ വേണ്ടതുള്ളു. നിങ്ങൾ രണ്ടുപേരും കൂടി ആലോചിച്ചിട്ട് ഇക്കാര്യത്തിൽ യോജിപ്പുണ്ടെങ്കിൽ ധൈര്യമായിത്തന്നെ നിങ്ങളുടെ വിവാഹം ഈ വിധം ലളിതമായും പവിത്രമായും ഏറ്റം വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ നിർവഹിക്കുക. ആകാശം ഇടിഞ്ഞു വീഴുകയില്ല.. George Kadankavil - January 2012 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം സര്‍വ്വശക്തമാണ്. അത് എല്ലാറ്റിന്റെയും ആത്മാവാണല്ലോ. എന്നാല്‍ ജീവന് അത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. എങ്കിലും ചിലപരിമിതികള്‍ ഉണ്ട് താനും. ജീവന് അതിന്റെ ധാരണകള്‍ക്കനുസൃതമായ കഴിവുകളേ ഉള്ളൂ. അതിനാല്‍ സ്വന്തം ചിന്താധാരണകള്‍ക്കനുസരിച്ച് ജീവന് പരിമിതമായ കഴിവുകളോ അനന്തമായ കഴിവുകളോ സ്വായത്തമാക്കാം. അനന്താവബോധം സങ്കോചവികാസങ്ങള്‍ക്ക് വിധേയമല്ല. ജീവന് താന്‍ ഇച്ഛിക്കുന്നതെന്തോ അത് ലഭ്യമാണ്. യോഗിവര്യന്മാര്‍ സിദ്ധികളാര്‍ജ്ജിച്ച് ഇവിടെയും മറ്റെല്ലായിടത്തും വിരാജിക്കുന്നത് കാണാമല്ലോ. ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ആസ്വദിക്കുന്നതിനാല്‍ ആ അനുഭവങ്ങള്‍ക്ക് വ്യത്യസ്ഥതയുണ്ടെന്നും അവ വെവ്വേറെയാണെന്നും തോന്നുന്നുണ്ട്. പ്രഖ്യാതനായ കാര്‍ത്തവീര്യന്റെ കാര്യമെടുക്കാം. അയാള്‍ ശത്രുക്കളില്‍ ഭയമുണര്‍ത്തിയത് സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ടാണ്! അതുപോലെ ഭഗവാന്‍ വിഷ്ണു തന്റെ ധാമത്തില്‍ നിന്നും പോവാതെതന്നെ ഭൂമിയില്‍ മനുഷ്യനായി അവതരിക്കുന്നു. ധാര്‍മ്മിക കര്‍മ്മാചാരണങ്ങളുടെ ദേവതയായ ഇന്ദ്രന്‍ തന്റെ സ്വര്‍ഗ്ഗീയധാമം വിടാതെതന്നെ, ഒരേസമയം ആയിരക്കണക്കിന് സ്ഥലങ്ങളില്‍ സാധകരുടെ അര്‍ഘ്യം സ്വീകരിക്കുന്നു. ഭക്തരുടെ അഭീഷ്ടപ്രകാരം അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭഗവാന്‍ വിഷ്ണു ആയിരക്കണക്കിന് ഭക്തരെ അനുഗ്രഹീതരാക്കുന്നു. അതുപോലെയാണ് ജീവാതന്‍ മുതലായ ജന്മങ്ങള്‍. സന്യാസിയുടെ ഇച്ഛാസങ്കല്‍പ്പത്തില്‍ ഉണ്ടായവയാണങ്കിലും, അവയെ രുദ്രബോധം ചൈതന്യവത്താക്കിയിരുന്നു. അവര്‍ സ്വയം സര്‍വ്വസ്വതന്ത്രരെന്നപോലെ സ്വധാമങ്ങളിലും ഗേഹങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. അവര്‍ കുറച്ചുകാലം തങ്ങളുടെ ഭാഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്ത് രുദ്രലോകത്തേയ്ക്ക് തിരിച്ചുവന്നു. ഇവയെല്ലാം സന്യാസിയുടെ ഭ്രമകല്‍പ്പനയില്‍ തെളിഞ്ഞു വന്നവയാണെങ്കിലും അവയ്ക്കെല്ലാം ആ യോഗിയില്‍നിന്നും സ്വതന്ത്രമായ ഒരസ്തിത്വം ഉള്ളതുപോലെയായിരുന്നു. അങ്ങനെയാണ് എണ്ണമറ്റ അനേകകോടി ജീവജാലങ്ങള്‍ അനന്താവബോധത്തില്‍ ജന്മമെടുക്കുന്നത്. പ്രത്യക്ഷപ്രകടനം മാത്രമായ ഈ ലോകത്തില്‍ അവര്‍ നാനാത്വം സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട് പിന്നീട് ആത്മാവുമായി തിരികെ ഒന്നുചേരാന്‍ വ്യഗ്രപ്പെടുകയാണ്. അവരുടെ മരണസമയത്ത് അവര്‍ മറ്റ് തലങ്ങളിലും തരങ്ങളിലുമുള്ള നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കുന്നു. അവര്‍ ആ അസ്തിത്വങ്ങള്‍ക്ക് പുറമേയാണെന്നവര്‍ വൃഥാ വിചാരിക്കുന്നു. ആത്മസാക്ഷാത്കാരം ഉണ്ടാവുന്നതുവരെ ശരീരമെടുത്തിട്ടുള്ള എല്ലാവരും അളവില്ലാത്ത ശോകാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഈ സത്യത്തെ വെളിവാക്കാനാണ് ഞാനീ കഥ പറഞ്ഞത്. ഇതാണ് ആ യോഗിയുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ഗതി. സ്വയം പരമാത്മാവില്‍ നിന്നും വിഭിന്നനല്ല എന്ന സത്യം മറന്നുപോയ ജീവന്‍ സ്വന്തം ഭ്രമകല്‍പ്പനകളെ സര്‍വ്വസ്വതന്ത്രവും നിയതവുമായ സത്യാവസ്ഥകളായി കണക്കാക്കുന്നു. അങ്ങനെ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ശരീരബുദ്ധി ഇല്ലാതാവുന്നതുവരെ മാറിമാറി പോയ്ക്കൊണ്ടേയിരിക്കുന്നു. രാമന്‍ ചോദിച്ചു: ഇക്കഥ എത്ര വിസ്മയകരമായിരിക്കുന്നു! അങ്ങ് പറഞ്ഞു, എന്തെല്ലാം നാം സത്യമായി കരുതുന്നുവോ അവ സത്യമാകുന്നു, സത്യമായി അനുഭവപ്പെടുന്നു എന്ന്. എങ്കിലും പറയൂ, ഈ യോഗിവര്യന്‍ എവിടെയെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
അമ്മയുടെ കാരുണ്യത്തിനും പ്രേമത്തിനും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ല. ചെറിയവരെന്നും വലിയവരെന്നുമില്ല. രാജ്യങ്ങളും ഭാഷയും സംസ്‌കാരവും കടന്ന് അതൊഴുകുന്നു. തന്നെ ആശ്രയിക്കുന്ന എല്ലാവരിലും ആത്മീയവും ഭൗതികവുമായ അനുഗ്രഹം നിര്‍ലോഭം അമ്മ ചൊരിയുന്നു. സകലജീവരാശികളിലേക്കും ഒഴുകുന്ന പ്രേമമാണമ്മ. ത്യാഗമാണമ്മയുടെ മന്ത്രം. സ്‌നേഹമാണമ്മയുടെ ശക്തി. കാരുണ്യമാണമ്മയുടെ കാതല്‍. ”ലോകത്തിലെ എല്ലാവര്‍ക്കും ഒരു ദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍കഴിയണം. എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം കിട്ടണം. ആക്രമണമോ, ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസമെങ്കിലും ഉണ്ടാകണം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ കളിപ്പാട്ടം ഉണ്ടാക്കി വിറ്റായാലും ശരി ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥമായി സേവനം ചെയ്തു് ആ പണംകൊണ്ട് പാവപ്പെട്ടവരെ, ലോകത്തുള്ള അഭയാര്‍ത്ഥികളെ സഹായിക്കണം. ഇതാണമ്മയുടെ പ്രാര്‍ത്ഥന.” ത്യാഗോജ്ജ്വലമായ കര്‍മ്മപഥത്തിലൂടെ അമ്മ യാത്രതുടങ്ങിയിട്ട് നാലുപതിറ്റാണ്ടുകളായി. സ്വയം ലോകത്തിനു സമര്‍പ്പിതമായ ജീവിതമാണ് അമ്മയുടേത്. അവസാനശ്വാസം വരെ തന്റെ കൈകള്‍ക്ക് ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പാനും അവരെ തഴുകി ആശ്വസിപ്പിക്കാനും കഴിയണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്. അമ്മയുടെ കാരുണ്യം പോലെ, അമ്മയുടെ കര്‍മ്മമണ്ഡലത്തിനും അതിരുകളില്ല. ഈ വിശ്വത്തോളം വലിപ്പമുണ്ടതിനും. ഇന്നു മാതാ അമൃതാനന്ദമയീ മഠം, അമ്മയുടെ ഭക്തന്മാരിലൂടെ ആയിരകണക്കിനു ശാഖോപശാഖകളായി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നു. മഠത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാത്ത മേഖലകളില്ല. ആതുരാലയങ്ങള്‍, അനാഥാലയങ്ങള്‍, അശരണര്‍ക്കും ആലംബഹീനര്‍ക്കും താമസിക്കാനിടം, അവര്‍ക്ക് പെന്‍ഷന്‍, ആശുപത്രികള്‍, സ്‌കുളുകള്‍, കോളേജുകള്‍, ടെക്കനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ശാസ്ത്ര ഗവേഷണ പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, ആദിവാസി ക്ഷേമ പരിപാടികള്‍, വൃദ്ധാശ്രമങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നീളുന്ന ആ പട്ടിക. ”ഒന്നും ചോദിച്ച് വാങ്ങരുത്. ആത്മാര്‍ത്ഥമായ ഈശ്വരസമര്‍പ്പണം ഉള്ളിടത്ത് എല്ലാം തനിയെ എത്തിച്ചേരും” എന്ന അമ്മയുടെ വാക്കുകളുടെ പ്രത്യക്ഷോദാഹരണമാണ് അമ്മയുടെ ജീവിതവും സേവനപ്രവര്‍ത്തനങ്ങളും.
ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എന്തെങ്കിലും നിയമത്തിൽ എന്തെല്ലാം വ്യവസ്ഥകൾ ഉണ്ടായിരുന്നാലും ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് പ്രാബല്യം ഉണ്ടായിരിക്കും; എന്നാൽ ഈ നിയമത്തിലെ തൊഴിലുറപ്പ് അവകാശത്തിന് സമാനമായതോ തത്തുല്യമായതോ ആയ ഒരു തൊഴിലുറപ്പ് നിയമം ഏതെങ്കിലും സംസ്ഥാനത്ത് നിലവിലുണ്ടെങ്കിൽ ആ സംസ്ഥാനത്തിന് സംസ്ഥാന നിയമം നടപ്പിലാക്കുന്നതിന് ഈ നിയമപ്രകാരം അനുവാദമുണ്ടായിരിക്കും. അങ്ങനെയുള്ള സംസ്ഥാനത്തിനുള്ള ധനസഹായത്തിന്റെ രീതി കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും കേന്ദ്രനിയമത്തിൽ വിവക്ഷിക്കുന്നതിൽ കൂടാത്ത തുക നൽകുന്നതുമായിരിക്കും. 29. പട്ടികകൾ ഭേദഗതി ചെയ്യുവാനുള്ള അധികാരം. (1) അത്യാവശ്യവും അവസോരിചതവുമെന്നു കേന്ദ്ര സർക്കാരിന് ബോധ്യമായാൽ പട്ടിക 1-ഉം 2-ഉം ഒരു വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. (2) ഉപവകുപ്പ് (1) പ്രകാരം ഭേദഗതി ചെയ്തതുണ്ടാക്കുന്ന ഈ വിജ്ഞാപനം താമസംവിനാ പാർലമെന്റിന്റെ ഇരുസഭകളിലും വയ്ക്കക്കേണ്ടതാണ്. 30. ഉത്തമ വിശ്വാസത്തോടെ കൈക്കൊണ്ട നടപടികളുടെ സംരക്ഷണം. ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ സദുദ്ദേശത്തോടും ഉത്തമ വിശ്വാസത്തോടും പ്രോഗ്രാം കോ-ഓർഡി നേറ്ററോ പ്രോഗ്രാം ഓഫീസറോ മറ്റ് ബന്ധപ്പെട്ടവരോ എടുക്കുന്ന നടപടികൾക്ക് അവരുടെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 21 പ്രകാരമുള്ള ശിക്ഷാ നിയമനടപടികളോ മറ്റ് നിയമ നടപടി കളോ നിലനിൽക്കുന്നതല്ല. 31. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിനുള്ള അധികാരം. (1) മുൻകൂട്ടി പരസ്യപ്പെടുത്തിയ കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ നിയമത്തിൻ കീഴിൽ ചട്ടങ്ങൾ ഉണ്ടാക്കുവാനും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. (2) ചട്ടങ്ങൾ ആവശ്യമായ വിഷയങ്ങൾ (എ) 10 (3) (e) വകുപ്പിൽ പറയുന്ന സംസ്ഥാന ഗവൺമെന്റ് പ്രാതിനിധ്യം സംബന്ധിച്ച്. (ബി.) 10 (4) വകുപ്പ് പ്രകാരം കേന്ദ്ര തൊഴിലുറപ്പു കൗൺസിൽ ഭാരവാഹികളുടെ നിയ മനം, പ്രവർത്തനം മുതലായവ സംബന്ധിച്ച്. (സി.) 20 (3) വകുപ്പ് പ്രകാരം ദേശീയ തൊഴിലുറപ്പ് ഫണ്ട് രൂപീകരണം, കൈകാര്യം ചെയ്യൽ സംബന്ധിച്ച്. (ഡി.) 22 (1) വകുപ്പ് പ്രകാരമുള്ള ചില ഇനങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യൽ സംബന്ധിച്ച്. (ഇ) നിയമത്തിൽ ചട്ടങ്ങളെക്കുറിച്ച പരാമർശമുള്ള മറ്റ് കാര്യങ്ങൾ 32. ചട്ടങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാനസർക്കാരിനുള്ള അധികാരം. (1) കേന്ദ്ര നിയമത്തിനും ചട്ടങ്ങൾക്കും വിധേയമായി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ അനുയോജ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കണം. (2) സംസ്ഥാന ചട്ടങ്ങളിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ(എ) തൊഴിൽ രഹിതവേതനത്തിന് അർഹത ലഭിക്കുന്നതിന് ഉള്ള സാഹചര്യങ്ങൾ, വ്യവ സ്ഥകൾ (വകുപ്പ്7 (2) (ബി) തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ (വകുപ്പ (7), (6)) (സി) സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ രൂപീകരണം, പ്രവർത്തനം (മീറ്റിംഗ് കൂടുന്ന തിനുള്ള സ്ഥലം, സമയം, നടപടിക്രമം, ക്വാറം തുടങ്ങിയവ) എന്നിവ സംബന്ധിച്ച് (വകുപ്പ് 12 (2)
എന്റെ ആ ചോദ്യം, അത് നിങ്ങളെ കുഴക്കിയോ? ഞാന്‍ ഉദ്ദേശിച്ചത് നമ്മുടെ മനോഹരമായ ഈ ഭൂമി അടങ്ങുന്ന വിസ്മയകരവും അത്ത്യോജ്ജ്വലവും ആയ മഹാ പ്രപഞ്ചത്തിനെ പറ്റിയോ, അല്ലെങ്കില്‍ പോട്ടെ, ബുദ്ധനും ശങ്കരനും (പിന്നെ നമ്മുടെ ലാലേട്ടനും) ചോദിച്ചു നടന്ന ‘ഞാന്‍ ആര്?’ എന്ന ഉത്തരമില്ലാ ചോദ്യത്തിനെ കുറിച്ചോ ഒന്നും അല്ല… ഇന്നത്തെ മലയാള സിനിമകള്‍ ഇത്രയേറെ തരം താഴ്ന്നു പോവുന്ന ആ ഒരു പ്രവണതയെ കുറിച്ചും അല്ല… അമേരിക്ക എന്ന കുത്തക രാഷ്ട്രം അവരുടെ പിടിപ്പുകേടു കൊണ്ടു വരുത്തി വെച്ച ഈ ലോക വ്യാപാര വാണിജ്യ സാമ്പത്തിക തകര്‍ച്ച… അതിനെകുറിച്ചും അല്ലാ… നിങ്ങള്‍ക്ക്‌ അങ്ങനെ വല്ലതും ഒരു തോന്നല്‍ ഉണ്ടായെങ്കില്‍ ക്ഷമാപണം… ആ ചോദ്യം ഒരു ആത്മഗതം ആയിരുന്നു… ഇന്നലെ വരെ ഇന്റര്‍നെറ്റ് എന്ന ഈ അണ്ടകടാഹത്തില്‍ ഒരു മേല്‍വിലാസം പോലും ഇല്ലാതിരുന്ന ഞാന്‍, ദേ ഇപ്പൊ ഒരു സൈറ്റ്-ഉം രണ്ടു ബ്ലോഗും ഒക്കെ തരപ്പെടുത്തി ബൂലോകത്തേക്ക് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി കണക്കെ വന്നു ഉറക്കെ ഉറക്കെ പിച്ചും പേയും പറയുന്നു… അതിന്റെ ഒക്കെ ഒരു കാരണം എന്താണ്… എന്താണിന്തിന്റെ ഒക്കെ ഒരു അര്‍ത്ഥം എന്നായിരുന്നു ഈയുള്ളവന്‍ ഉദ്ദേശിച്ചത്… എന്തായാലും ഈ ബ്ലോഗിന്റെ title-നെ കുറിച്ചു ഒരു ഏകദേശ രൂപം കിട്ടിയ സ്ഥിതിക്ക് എന്റെ ഉള്ളില്‍ തോന്നിയത് ഇവിടെ കുറിച്ചു വെച്ചോട്ടെ… കുറച്ചധികം കാലം ആയി മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണം എന്നുള്ള ആഗ്രഹം ഉണ്ടായിട്ട്… പക്ഷെ ഇംഗ്ലീഷില്‍ ഒരെണ്ണം തുടങ്ങി അതില്‍ ആരംഭ ശൂരത്വം പോലും കാണിക്കാന്‍ ഉള്ള സന്മനസ്സു ഉണ്ടായില്ല എന്നത് ഒരു പാഠം ആയിരുന്നത് കൊണ്ടു, മെനക്കെടാതെ ഇങ്ങനെ ആലോചന മാത്രം ആയി, അടുത്ത ഒരു 5 കൊല്ലത്തിനുള്ളില്‍ നേരെ ഒരു ഉഗ്രന്‍ ബെസ്റ്റ് സെല്ലര്‍ നോവല്‍ എഴുതുന്നതിലെക്കുള്ള സ്വപ്നങ്ങളും കണ്ടു, കുഴിമടിയനായി സ്വസ്ഥസുന്ദരം ജീവിച്ചു പോവുകയായിരുന്നു… അപ്പോഴൊക്കെ വായിക്കാന്‍ ഇട വന്ന നല്ല അനേകം ബ്ലോഗുകള്‍ വീണ്ടും വീണ്ടും മനസ്സില്‍ തീപ്പൊരികള്‍ വാരിയെരിഞ്ഞപ്പോഴും മടി ആണ് ജയിച്ചു പോന്നിരുന്നത് … പക്ഷെ രണ്ടു ദിവസം മുമ്പെ twitter-ലെ @jinadcruz, ഒരു പുതിയ ബ്ലോഗ്-ഉം തുടങ്ങി മലയാളം മറന്നു തുടങ്ങുന്നതിനെ കുറിച്ചും വേറെ മലയാളം ബ്ലോഗുകള്‍ (പ്രത്യേകിച്ചും @kuttyedathi-യുടെ മനോഹരമായ ബ്ലോഗ്) പ്രചോദനം ആയതിനെ പറ്റിയും പരാമര്‍ശിച്ചത് വായിച്ചപ്പോള്‍ എനിക്കും ഒരു ആഗ്രഹം… കുറച്ചു കാലമായുള്ള ഈ സ്വപ്നം എന്ത് കൊണ്ടു സാക്ഷാത്കരിച്ചു കൂടാ? അതാണ്‌ ഇപ്പൊ ഇങ്ങനെ ഒരു സംരംഭത്തിന് മുതിര്‍ന്നതിന്റെ പിന്നിലുള്ള ഒരു ഇത്… ഹേത്‌? Twitter-ലൂടെ ഇപ്പോള്‍ അറിയാനിടയായി മലയാള സിനിമ കണ്ട പ്രതിഭാധനനായ തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന ശ്രീ ലോഹിതതദാസ് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു കൊച്ചിയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച കാലത്തു ഉദ്ദേശം 11 മണിയോടെ അന്തരിച്ചു എന്ന്. ശ്രീ ലോഹിതദാസിനു ഹൃദയത്തിന്റെ ഭാഷയില്‍ രേഖപ്പെടുത്തുന്ന ആദരാഞ്ജലികള്‍ ! ഈ ബ്ലോഗിന് ഇങ്ങനെ ഒരു പേരു 1 നല്‍കിയതിന്റെ പിന്നിലും ഒരു കഥ ഇല്ലാതെ ഇല്ല… മീനമാസം ആണ് എനിക്കേറ്റവും പ്രിയപ്പെട്ട മലയാള മാസം… നാട്ടിലെ വേനല്‍ ഏറ്റവും ശക്തമാവുന്ന മാസം… മധ്യ വേനലവധിക്ക് വിദ്യാലയങ്ങള്‍ പൂട്ടുന്ന മാസം… ഞങ്ങളുടെ നെന്മാറയിലെ നെല്ലിക്കുളങ്ങര ക്ഷേത്രത്തില്‍ വേല ഉത്സവം നടക്കുന്ന മാസം… ആ മീനമാസത്തില്‍ പക്ഷെ ഒരു മഴ ഉണ്ടാവുന്നത്, വിചിത്രവും ആയിരിക്കും അതെ സമയം വളരെ അധികം കുളിര്‍മ്മ തരുന്ന ഒരു സംഭവും ആയിരിക്കും… ഈ ബ്ലോഗ് അതേ പോലെ അല്പം വിചിത്രവും പക്ഷെ അതിനേക്കാളുപരി വായനക്കാര്‍ക്ക്‌ ഒരു തണ്ണീര്‍പ്പന്തലിന്റെ ഗുണവും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ഒരു പേരു തിരഞ്ഞെടുത്തത്… നിങ്ങള്‍ക്ക്‌ ഇത് വായിച്ചപ്പോഴുണ്ടായ അനുഭവം, അല്ലെങ്കില്‍ ഇതിത്തിരി കൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നലുളവാക്കിയ ആ ഒരു കാര്യം… ഇതെല്ലാം ഒരു അഭിപ്രായത്തിന്റെ രൂപത്തില്‍ ഇവിടെ രേഖപ്പെടുത്താനുള്ള സന്മനസ്സു കാണിക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു… ആ ജഗദീശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം… - മേനോന്‍ 1.ഈ ബ്ലോഗിന്റെ അന്നുണ്ടായിരുന്ന പേര് മീനമാസത്തിൽ പെയ്ത മഴ പോലെ എന്നായിരുന്നു. അന്നത്തെ ആ വേർഷൻ ഇവിടെ കാണാം ↩
പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന ചികിത്സാജീവിതത്തില്‍ നിന്നും പ്രകാശമാനമായ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് മരുന്നിനുപോലും തികയാത്ത ജീവിതം. രോഗികളിലൂടെയും രോഗങ്ങളിലൂടെയും മനുഷ്യജീവിതവുമായി നിരന്തരം സംവദിച്ചുപുനത്തിലിന്റെ ഡോക്ടര്‍ അനുഭവങ്ങള്‍ക്കൊപ്പം യാത്രാനുഭവങ്ങളും വ്യക്ത്യാനുഭവങ്ങളും ഈ പുസ്തകത്തിന്റെ താളുകളിലുണ്ട്. സൂക്ഷ്മമായ വായനയില്‍ എഴുത്തുകാരന്റെ ജീവിതകഥ പോലും ഇതില്‍ ഒട്ടൊക്കെ പറഞ്ഞും പറയാതെയും പുഴപോലെ ഒഴുപോലെ ഒഴുകുന്നുണ്ട്. പുനത്തിലിന്റെ ജീവിതത്തോടുള്ള സ്‌നേഹവും രതിയും കൗതുകവുമൊക്കെ ഈ പുസ്തകത്തില്‍നിന്നു വായിച്ചെടുക്കാവുന്നതാണ്. രോഗികള്‍ക്ക് പ്രിയപ്പെട്ട വൈദ്യനായും വായനക്കാര്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായും ജീവിച്ചു മണ്‍മറഞ്ഞുപോയ പുനത്തിലിന്റെ ഓര്‍മ്മകളിലേക്ക്.. മരുന്നിനുപോലും തികയാത്ത ജീവിതം എന്ന പുസ്തകത്തില്‍ നിന്നുമൊരു ഭാഗം; ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ… സ്ഥിരമായി ഒരേ ആശുപത്രിയെ ശരണം പ്രാപിക്കുന്ന ചില വ്യക്തി കളും കുടുംബങ്ങളുമുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഒരു നിര്‍ധനകുടുംബം ഇടയ്ക്കിടെ ഞങ്ങളുടെ ആശുപത്രി സന്ദര്‍ശിക്കുക പതിവായിരുന്നു. അതില്‍ ഒരംഗമായിരുന്നു ചാക്കോച്ചന്‍. ചാക്കോച്ചന്‍ ഒരിടത്തരം കരാറുകാരനായിട്ടാണ് മലബാറിലെത്തിയത്. ഓവുപാലം പണിയായിരുന്നു അദ്ദേഹം ചെയ്തുവന്നിരുന്നത്. ചെറിയ കരാറുമായി വന്നവരെല്ലാം ചുരുങ്ങിയ സമയംകൊണ്ട് വലിയ കോണ്‍ട്രാക്ടര്‍മാരായി വളര്‍ന്നുവന്നതു ഞങ്ങള്‍ കണ്ടതാണ്. പക്ഷേ, ചാക്കോച്ചന്‍ കരാറുപണിയില്‍ അല്പകാലംകൊണ്ട് പാപ്പരാവുകയാണുണ്ടായത്. പാപ്പരാവാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ കറകളഞ്ഞ സത്യസന്ധതയായിരുന്നു. താന്‍ അരി വാങ്ങിച്ചില്ലെങ്കിലും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ദിവസംപോലും കപ്പയ്ക്കും കഞ്ഞിക്കുമുള്ള വക അദ്ദേഹം കൊടുക്കാതിരുന്നിട്ടില്ല. കടം വാങ്ങിയെങ്കിലും സന്ധ്യയാവുമ്പോഴേക്കും അതിനുള്ള തുക അദ്ദേഹം അവരുടെ പക്കല്‍ എത്തിക്കും. ചാക്കോച്ചന് സഹനശീലയായ ഭാര്യയും ചുറുചുറുക്കുള്ള രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു. ആദ്യത്തെ കുട്ടി ബി.എ.യ്ക്കു പഠിക്കുന്നു; രണ്ടാമത്തേത് ഹൈസ്‌കൂളിലും. രണ്ടാമത്തെ കുട്ടിക്ക് അസാരം ഭ്രാന്തും അപസ്മാരവുമുണ്ട്.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാഹിത്യവാസനയും എഴുത്തുകാരിയാവാനുള്ള കമ്പവും. ഒരു ദിവസം അവള്‍ ഒരു നോട്ട്ബുക്കുമായി എന്റെ കണ്‍സള്‍ട്ടിങ് മുറിയില്‍ കയറിവന്നു. എനിക്കന്നു പതിവിലധികം തിരക്കുണ്ടായിരുന്നു. സ്‌കൂള്‍മാസികയിലേക്ക് അവള്‍ക്ക് എന്റെ മുഖാമുഖം വേണം. ശരി, ഒഴിവുസമയത്താവട്ടെയെന്നു പറഞ്ഞ് ഞാന്‍ അടുത്ത രോഗിയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മാസിക നാളെ പ്രസ്സിലേക്കു പോകുമെന്നും ഇന്നുതന്നെ വേണമെന്നുമായി കുട്ടി. എനിക്കു വന്ന അരിശത്തിനു കണക്കുണ്ടായില്ല. ഞാന്‍ ആ കുട്ടിയെ നിഷ്‌കരുണം പുറത്താക്കി.രാത്രി വീട്ടിലെത്തി ശാന്തനായപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി. പിന്നീടു കുട്ടിയെ കണ്ടപ്പോള്‍ ഞാന്‍ അവളെ വിളിച്ചു മാസികകളും ആഴ്ചപ്പതിപ്പുകളും സമ്മാനമായിക്കൊടുത്തു. ക്രമേണ അതൊരു പതിവായിത്തീര്‍ന്നു. തുടര്‍ന്ന് അവള്‍ കവിതകള്‍ എഴുതാനും തുടങ്ങി. ഞാനതു വായിച്ച് തിരുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.ആയിടയ്ക്ക് ചാക്കോച്ചന് ദീനം കലശലായി. കുടുംബത്തോടെ അവര്‍ ആശുപത്രിയിലായി. സിസ്റ്റര്‍മാരും മറ്റു സ്റ്റാഫ് അംഗങ്ങളും അവരെ നിര്‍ലോപം സഹായിക്കുമായിരുന്നു. ചാക്കോച്ചന്റെ ലിവറിനായിരുന്നു ദീനം. ഒരു ജീവിതകാലം മുഴുവന്‍ കുടിക്കാനുള്ളത് അയാള്‍ മുപ്പതു മുപ്പത്തഞ്ചു വയസ്സിനുള്ളില്‍ കുടിച്ചു തീര്‍ത്തു. വയ്യാഞ്ഞിട്ടും ഈ നാല്പതാം വയസ്സിലും അയാള്‍ കുടിച്ചുകൊണ്ടിരുന്നു.അത് ക്രിസ്മസിന്റെ നാളുകളായിരുന്നു. ക്രിസ്മസിന്റെ നാലഞ്ച് നാള്‍ മുമ്പ് കുട്ടിയും ചാക്കോച്ചന്റെ ഭാര്യയും മുറിയില്‍ കടന്നുവന്നു. ചാക്കോച്ചന്‍ അപ്പോഴും ആശുപത്രിയില്‍ കിടക്കുകയാണ്. കുട്ടിക്ക് ഒരാവശ്യം. ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ കൈയില്‍ ഏല്പിക്കാന്‍ നോക്കിയപ്പോള്‍ അവളത് സ്വീകരിച്ചില്ല. അവളുടെ ദേഹത്തിനു യോജിച്ച ഉടുപ്പ് ഞാന്‍ തന്നെ വാങ്ങിച്ചുകൊടുക്കണമത്രേ. ക്രിസ്മസിന്റെ രാത്രിയാവുമ്പോഴേക്കും ഉടുപ്പ് വാങ്ങാനായി വരുമെന്നും പറഞ്ഞ് ചാക്കോച്ചന്‍ കിടക്കുന്ന മുറിയിലേക്കു കുട്ടി പോയി. ചാക്കോച്ചന് ദീനം അല്പം ഭേദപ്പെട്ടു. ക്രിസ്മസ് രാത്രിയില്‍ ഒരു ശകലം കഴിച്ചോട്ടെയെന്ന് ചാക്കോച്ചന്‍ യാചനാരൂപേണ എന്നോടു ചോദിച്ചു. തൊട്ടുപോയാല്‍ ശവമായിരിക്കുമെന്നു പറഞ്ഞ് ഞാന്‍ ചാക്കോച്ചനെ നല്ലവണ്ണം ശകാരിച്ചു. അതില്‍ സന്തോഷിച്ച് ചാക്കോച്ചന്റെ ഭാര്യയും കുട്ടികളും ചാക്കോച്ചനെ കളിയാക്കിക്കൊണ്ട് പൊട്ടിച്ചിരിച്ചു.ഡിസംബര്‍ 24-ാം തീയതി കാലത്തു മുതല്‍ ചാക്കോച്ചന്‍ കുറേശ്ശെ മദ്യം കുടിക്കുന്നുണ്ടെന്ന് സിസ്റ്റര്‍ എന്നോടു രഹസ്യമായി പറഞ്ഞു. ഞാന്‍ ചാക്കോച്ചനെ അതിന്റെ പേരില്‍ വിരട്ടാനോ ശകാരിക്കാനോ മുതിര്‍ന്നില്ല. മദ്യത്തില്‍ മുങ്ങിക്കുളിച്ച ലിവറല്ലേ. ഒന്നും സംഭവിക്കില്ല. അന്നു വൈകുന്നേരം അമ്മയും മകളും എന്റെ മുറിയില്‍ വന്നു. ഞാന്‍ സമ്മാനമായി വാങ്ങിച്ചുവെച്ച ഉടുപ്പ് കുട്ടിക്കു കൊടുത്തു.കണ്‍സള്‍ട്ടിങ് റൂമിന്റെ ഒരു ഭാഗത്തുള്ള എന്റെ റെസ്റ്റ് റൂമില്‍ കടന്ന് പുതിയ ഉടുപ്പുകള്‍ ധരിച്ചു. പള്ളിയിലെ ഫാദറിനോട് എന്റേയുംകൂടി പാപങ്ങള്‍ ഏറ്റു പറയണേയെന്ന് ഞാന്‍ ആവശ്യപ്പെട്ടു.അവര്‍ പള്ളിയിലേക്കു പുറപ്പെട്ടു.അപ്പോഴാണ് ചാക്കോച്ചന്റെ മുറിയില്‍നിന്ന് ഒരാരവം കേട്ടത്. ചാക്കോച്ചന്‍ രക്തം ഛര്‍ദ്ദിക്കുന്നുവെന്നും പറഞ്ഞ് സിസ്റ്റര്‍ ഓടിവന്നു.ചാക്കോച്ചന്‍ തളര്‍ന്നവശനായി ഞരങ്ങിക്കൊണ്ടിരിക്കുകയാണ്. തറമുഴുവന്‍ രക്തപ്പുഴയായി മാറിയിരിക്കുന്നു. കിടക്കയും തലയണയും രക്തത്തില്‍ മുങ്ങിയിരിക്കുന്നു. ഒരു നിമിഷം, ചാക്കോച്ചന്‍ ശാശ്വതമായ ശാന്തതയിലേക്കിറങ്ങി. സ്വര്‍ഗ്ഗാരോഹണം വളരെ എളുപ്പത്തിലായി.പുത്തനുടുപ്പു ധരിച്ച് പള്ളിയിലേക്കു പുറപ്പെട്ട കുട്ടി ഒരു തേങ്ങലോടെ ചാക്കോച്ചന്റെ ശരീരത്തില്‍ വീണു…
നടത്തറ കൈനൂര്‍ 162 ബറ്റാലിയന്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്മാര്‍ സമാഹരിച്ച 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ഡെപ്യൂട്ടി കമാന്‍ഡന്റ് ലെനിന്‍ പി ടി, സുബേദാര്‍ മേജര്‍ ഡേവിഡ് എന്നിവര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് ചെക്ക് കൈമാറി. പല സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജില്ലയില്‍ എത്തുന്ന ജവാന്‍മാര്‍ക്ക് ജില്ലാ ഭരണകൂടം ഒരുക്കുന്ന 14 ദിവസ ക്വാറന്റീന്‍ സംവിധാനത്തിനുള്ള സ്‌നേഹോപഹാരമായാണ് ഈ തുക എന്ന് ഇവര്‍ പറഞ്ഞു. ഇതിനുമുന്‍പും ഒരു ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. കൂടാതെ കോവിഡ് പോസിറ്റീവായി രോഗമുക്തി വന്ന 35 പേര്‍ കോവിഡ് പ്ലാസ്മ ബാങ്കിലേക്ക് പ്ലാസ്മയും ദാനം ചെയ്തിരുന്നു. ശമ്പളത്തിന്റെ ഒരുഭാഗം സമാഹരിച്ചാണ് ഈ തുക ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 300 ജവാന്‍മാറാണ് നടത്തറ കൈനൂര്‍ ബിഎസ്എഫ് ക്യാമ്പില്‍ ഇപ്പോഴുള്ളത്. Share FacebookTwitterGoogle+ReddItWhatsAppPinterestEmail Prev Post ചിമ്മിനി ഡാം തുറക്കാന്‍ അനുമതി Next Post ‘ഭരണ സമിതി ഏകാധിപതികളെ പോലെ ‘ : തിരൂർ ബ്ലോക്കിൽ പ്രതിപക്ഷം ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ചു; വികസന പ്രക്രിയയ്ക്ക് തുരങ്കം വയ്ക്കരുതെന്ന് ഭരണപക്ഷം
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കഴിഞ്ഞ അറുപതുവര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ അടുക്കളമാറ്റത്തിന്റെ വിപുലമായ ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് കല്ലടുപ്പുകള്‍. വി ആര്‍ ജ്യോതിഷ് തയ്യാറാക്കിയ ഈ പുസ്തകം ഡി സി ബുക്‌സ് കേരളം 60 പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. കേരളക്കരയുടെ തനിമനിലനിര്‍ത്തിയിരുന്ന രുചിക്കൂട്ടുകളെക്കുറിച്ചും മലയാളിയുടെ പുരാതനമായ ഭക്ഷണങ്ങളെയും അവയിലൂടെ കടന്നുവന്ന സാമൂഹിക സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളെയും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കല്ലടുപ്പുകള്‍ക്ക് ശ്രീകുമാരന്‍ തമ്പി എഴുതിയ അവതാരിക; അമ്മരുചിയുടെ ഓര്‍മ്മകളില്‍ വി.ആര്‍. ജ്യോതിഷിന്റെ കല്ലടുപ്പുകള്‍‘ മലയാളിയെ അതിശയിപ്പിക്കുന്ന ഒരു പുസ്തകമാണ്. സാധാരണരീതിയില്‍ വ്യത്യസ്തം എന്നു പറയാത്തത് മനഃപൂര്‍വ്വമാണ്. നിര്‍വചിക്കാന്‍ പ്രയാസമുള്ള ഒരു പദമാണ് വ്യത്യസ്തം. കഴിഞ്ഞ അറുപതു വര്‍ഷത്തിനുള്ളില്‍ മലയാളിയുടെ അടുക്കളയില്‍ വന്ന പരിവര്‍ത്തനങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. അന്നമുണ്ടാക്കുന്ന ഇടമാണ് അടുക്കള. അക്ഷരം ബ്രഹ്മമാണ്; അന്നവും ബ്രഹ്മമാണ് എന്നത്രേ ഉപനിഷത്ത് പറയുന്നത്. അന്നമില്ലെങ്കില്‍ ജീവനില്ല.ഇങ്ങനെയൊക്കെയാണെങ്കിലും അടുക്കളയ്ക്കും അടുക്കളക്കാരിക്കും ബഹുമാന്യതയുള്ള ഒരു സ്ഥാനം നാം കല്പിച്ചു കൊടുക്കാറില്ല. അടുത്തകാലം വരെ കേരളത്തിലെ വീടുകളില്‍ അമ്മമാരും ഫലത്തില്‍ അടുക്കളക്കാരികളായിരുന്നു. നമ്മുടെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, ആ ഉപകരണങ്ങളില്‍ വന്ന മാറ്റങ്ങള്‍, പരിപൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അതിനു പകരം വന്ന ഉപകരണങ്ങള്‍– എല്ലാം ഈ പുസ്തകത്തില്‍ വിഷയങ്ങളാകുന്നുണ്ട്. പഴയ കല്ലടുപ്പുകളും അതിനെ ‘റീ ഇന്‍ഫോഴ്‌സ്‌മെന്റ്’ (Reinforcement) ചെയ്യുന്ന പാതാംപുറവും (പാതകം) പാലും തൈരും മറ്റും സൂക്ഷിച്ചിരുന്ന ഉറികളും തേങ്ങ തിരുമ്മുന്ന ചിരവയും മലക്കറി അരിയാനും മീന്‍ വെട്ടാനും ഉപയോഗിച്ചിരുന്ന വിവിധതരം പിച്ചാത്തികളും നാളികേരം പൊതിക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തിയും നെല്ലു പുഴുങ്ങാന്‍ ഉപയോഗിച്ചിരുന്ന ചെമ്പും പായസവും പ്രത്യേകതയുള്ള കറികളും പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഉരുളികളും പുഴുങ്ങിയ നെല്ല് ഉണക്കാനുപയോഗിച്ചിരുന്ന ചിക്കുപായയും ഉരല്‍പ്പുരയും അവിടെയുള്ള പലതരം ഉരലുകളും ജോലി ചെയ്ത് തളരുമ്പോള്‍ അടുക്കളയുടെ വടക്കേ വരാന്തയില്‍ വിശ്രമിക്കാനായി അടുക്കളക്കാരിയും നെല്ലുകുത്തുന്ന സ്ത്രീകളും ഉപയോഗിച്ചിരുന്ന പുല്‍പ്പായയും തഴപ്പായയും–എല്ലാം ഈ പുസ്തകം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രദര്‍ശനശാല തുറന്നു എന്നു തന്നെ പറയാം. മലയാളിയുടെ ജീവിതത്തില്‍നിന്ന് മലയാളത്തനിമ പൂര്‍ണ്ണമായും നഷ്ടമായി എന്നുതന്നെ കരുതാം. മലയാളിയുടെ അടുക്കളസംസ്‌കാരത്തിന് അതിന്റേതായ തനിമ ഉണ്ടായിരുന്നു. അത് എങ്ങനെ നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളിത്തറവാടുകളില്‍ പൂമുഖത്തിന്റെ പ്രാധാന്യം അടുക്കളയ്ക്ക് ഇല്ലായിരുന്നു. എന്നാല്‍ അടുക്കളയുടെ സംസ്‌കാരം പൂമുഖത്തെ എന്നും ആനന്ദിപ്പിച്ചിരുന്നു. വളരെയധികം പഠിച്ചതിനുശേഷമാണ് ജ്യോതിഷ് ഈ കൃതി രചിച്ചിരിക്കുന്നത്. അല്പബുദ്ധികള്‍ക്ക് നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു വിഷയത്തെ അപഗ്രഥിച്ച് അതിനെ ഉത്കൃഷ്ടമായ ഒരു സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ഈ കൃതി. അടുക്കളയോ? അതിനെക്കുറിച്ച് എന്തെഴുതാന്‍ എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇത്രയും വിലപ്പെട്ട ഒരു പുസ്തകം നമുക്ക് ലഭിക്കുമായിരുന്നില്ല. എഴുത്തുകാരന്റെ മനസ്സിന്റെ നന്മ ഈ പുസ്തകത്തിലെ ഓരോ ഉപശീര്‍ഷകത്തിനും താഴെ വിദളിതമാകുന്നുണ്ട്. താന്‍ കണ്ട, തന്നെ പത്രപ്രവര്‍ത്തനരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ എസ്. ജയചന്ദ്രന്‍ നായരെ ഇന്നും നന്ദിപൂര്‍വം സ്മരിക്കുന്ന ജ്യോതിഷിന്റെ പ്രകൃതം ‘ന്യൂജനറേഷനി’ലെ അധികം പേരിലും നമുക്ക് കാണാന്‍ കഴിയുന്നതല്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ അനുധാവനം ചെയ്യുകയും സഹായിക്കുകയും ചെയ്തിട്ടുള്ള പത്രാധിപരാണ് എസ്. ജയചന്ദ്രന്‍ നായര്‍. ഏതു വിഷയവും അഗാധമായി പഠിക്കാന്‍ കഴിവുള്ള ജയചന്ദ്രന്‍ നായരുടെ ശിക്ഷണം വി.ആര്‍. ജ്യോതിഷിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത് എന്നു ഞാന്‍ മനസ്സിലാക്കുന്നു.
പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും അല്ലേ ? നമ്മുടെ ഹൃദയം, വൃക്കകൾ, കണ്ണുകൾ, നാഡീ വ്യൂഹം ഇങ്ങനെ ശരീരത്തിലെ വിവിധ അവയവങ്ങളെ പ്രമേഹം ബാധിക്കുന്നതിനെ കുറിച്ച് നമ്മൾ എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഈ അവയവങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ട നടപടികളും നമ്മൾ എടുക്കാറുണ്ട്. കൃത്യമായ ഇടവേളകളിൽ ഡോക്ടറുമാരെ കാണുന്നതും, ആരോഗ്യ പരിശോധനകൾ നടത്തുന്നതും നമ്മൾ കഴിവതും മുടക്കാറില്ല. ശരിക്കും പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ എന്തേലും ബന്ധമുണ്ടോ? ഈ പ്രമേഹ ദിനത്തിൽ ഈ വിഷയം നമ്മൾക്കൊന്നു പരിശോധിക്കാം. 2021 ലെ ലോക പ്രമേഹ ദിനത്തിൻ്റെ ചർച്ചാ വിഷയം “ACCESS TO DIABETES CARE:IF NOT NOW, WHEN” എന്നതാണ്. എല്ലാവർക്കും ആവശ്യമായ ചികിത്സ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുക എന്നന്താണ് ഈ വിഷയം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രമേഹ രോഗികൾക്ക് ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ പലർക്കും ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികളിലേ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ഈ ദിനത്തിൽ ചർച്ചചെയ്യേണ്ടതാണ്. നീണ്ട കാലം പ്രമേഹരോഗം ഉള്ളവരിലും, അതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിലും നടന്ന പഠനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്, പ്രമേഹവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ പരസ്പര പൂരകമായ ബന്ധമുണ്ടെന്നാണ്. അതായാത് പ്രമേഹം ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രമേഹം ഉണ്ടാകാനും, പ്രമേഹ നിയന്ത്രണം മോശമാകാനും ഉള്ള സാധ്യതയും കൂട്ടുന്നു. നീണ്ട കാലമായി പ്രമേഹമുള്ള പല വ്യക്തികളിലും ജീവിത നിലവാരം മോശമാണെന്നും, ഇതിൽ തന്നെ പലർക്കും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം നമ്മൾക്കൊന്നു പരിശോധിക്കാം പ്രമേഹം പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ട് നിൽക്കുന്ന രോഗാവസ്ഥയാണല്ലോ. അതുകൊണ്ടു തന്നെ ആദ്യമായി രോഗം കണ്ടെത്തുന്ന പലർക്കും അതിനോട് താതാമ്യം പ്രാപിക്കുക ബുദ്ധിമുട്ടാകാറുണ്ട്. ജീവിത ശൈലിയിലും മറ്റും പെട്ടന്ന് തന്നെ മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരുന്നതും, തുടർച്ചയായി മരുന്നുകൾ കഴിക്കണം എന്ന ചിന്തയും പലർക്കും ആശങ്കകളും, അമിതമായ ഉത്കണ്ഠയും, മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. ഡയബറ്റിക് ബേൺഔട്ട്: നീണ്ടകാലം പ്രമേഹം നിയന്ത്രിക്കാനായി ജീവിതചര്യ മാറ്റങ്ങളും, അതോടൊപ്പം മരുന്നുകളും തുടരുമ്പോൾ ചിലരെങ്കിലും ഇടക്ക് വെച്ച് മടുക്കാറുണ്ട്. എന്തിനാണ് ഇതൊക്കെ? ഇങ്ങനെ ജീവിച്ചിട്ട് എന്താണ് പ്രയോജനം? എന്നൊക്കെ ചിന്തിക്കുകയും, അങ്ങനെ പ്രമേഹ നിയന്ത്രണത്തിനായി ചെയുന്ന കാര്യങ്ങളിൽ ഉപേക്ഷ കാണിക്കുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയെ ആണ് ഡയബറ്റിക് ബേൺഔട്ട് എന്ന് പറയുന്നത്. പ്രമേഹവും വിഷാദ രോഗവും: ദീർഘകാലം പ്രമേഹം ഉള്ളവരിൽ 30% ആളുകൾക്കെങ്കിലും വിഷാദ ലക്ഷണങ്ങൾ ഉണ്ടെന്നും, 10% പേരെങ്കിലും ചികിത്സ വേണ്ട വിഷാദ രോഗാവസ്ഥയുടെ കടന്നു പോകുന്നുവെന്നുമാണ് കണക്കുകൾ. പ്രമേഹം ഇല്ലാത്തവരെക്കാൾ ഇരട്ടിയിൽ അധികമാണ് ഈ സാധ്യത. പ്രമേഹമുള്ളവരിൽ വിഷാദരോഗം ഉണ്ടാകുന്നത്, പ്രമേഹ നിയന്ത്രണം മോശമാകാനും, ജീവിത ശൈലി മാറ്റങ്ങൾ വേണ്ട എന്ന് വെക്കുന്നതിനും, രോഗത്തിന് കൃത്യമായ ചികിത്സ തേടാതെ ഇരിക്കുന്നതിനും അതുവഴി രോഗമൂലമുള്ള ക്ലേശങ്ങൾ പലമടങ്ങ് കൂടാനും കാരണമാകും. പ്രമേഹമുള്ളവരിലെ വിഷാദം കൂടുതൽ കാലം നീണ്ടു നിൽക്കാനും, ചികിത്സകളോട് പ്രതികരിക്കാതെ ഇരിക്കാനുമുള്ള സാധ്യതയുണ്ട്. ഒപ്പം വീണ്ടും വിഷാദരോഗം വരാനുള്ള സാധ്യതയും ഇവർക്ക് കൂടുതലാണ്. അതുപോലെ തന്നെ വിഷാദരോഗം ഉള്ള വ്യക്തികൾക്ക് പ്രമേഹം വരാനുള്ള സാദ്യത 60% കൂടുതലാണ്. നിയന്ത്രിതമല്ലാത്ത പ്രമേഹം, കൂടുതൽ കാലമായുള്ള രോഗം, പ്രമേഹം കൊണ്ടുള്ള ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടാകുന്നത്, സ്ത്രീകൾ, തുടർച്ചയായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ, സാമൂഹിക പിന്തുണ കുറവുള്ളവർ ഇവർക്കൊക്കെയാണ് വിഷാദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിഷാദ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. ഭക്ഷണ കാര്യത്തിലും അവർ അത്ര ശ്രദ്ധ കാണിക്കണമെന്നില്ല. ഒപ്പം ശാരീരിക രോഗാവസ്ഥകളെ കുറിച്ചുള്ള കരുതലും കുറവായിരിക്കും. ഇതൊക്കെ അമിത ശരീര ഭാരം ഉണ്ടാകുന്നതിനും അതുപോലെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടാനും കാരണമാകും. വിഷാദ രോഗാവസ്ഥയിൽ നമ്മുടെ ഹോർമോണുകളെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമോ- പിറ്റൂറ്റെറി-അഡ്രീനൽ വ്യവസ്ഥയിൽ (HPA AXIS) മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. അതുമൂലം രക്തതിൽ ഷുഗർ ലെവൽ കൂട്ടുന്ന ‘കോർട്ടിസോൾ’ എന്ന ഹോർമോണിൻ്റെ അളവ് വിഷാദമുള്ളവരിൽ കൂടുതലായി കാണാറുണ്ട്. ഇതും പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂട്ടും. ഈ കാരണങ്ങൾ കൊണ്ടുതന്നെ പ്രമേഹ രോഗവും വിഷാദവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. കൃത്യമായ മാനസികാരോഗ്യം നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറക്കുകയും, ഒപ്പം പ്രമേഹം ഉള്ളവരിൽ അത് കൂടുതൽ നിയന്ത്രിതമായി നിർത്താൻ സഹായിക്കുകയും ചെയ്യും. അതുപോലെ പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നത് മികച്ച മാനസികാരോഗ്യം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും. അമിത ഉത്‌ക്കണ്‌ഠയും പ്രമേഹവും പ്രമേഹ രോഗമുള്ളവരിൽ പലതരത്തിലുള്ള ഉത്കണ്ഠ രോഗങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലായി കാണാറുണ്ട്. പലരിലും വിഷാദത്തിന് ഒപ്പം ഉത്‌ക്കണ്‌ഠ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പ്രമേഹമുള്ളവരിൽ 14% ആളുകളിൽ ഉത്‌ക്കണ്‌ഠ രോഗവും, ഏകദേശം ഇരട്ടി ആളുകളിൽ അമിത ഉത്‌ക്കണ്‌ഠയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിഷാദ രോഗത്തിലെ പോലെ തന്നെ ഉത്‌ക്കണ്‌ഠയും പ്രമേഹ സാധ്യത കൂട്ടുകയും, പ്രമേഹ നിയന്ത്രണം മോശമാക്കുക്കയും ചെയ്യാം. ഇവരിൽ പലർക്കും ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള (illness anxiety ) ഉൽകണ്ഠ കൂടുതലായി കാണാറുണ്ട്. ബൈപ്പോളാർ രോഗവും, സ്കിസോഫ്രീനിയയും, പ്രമേഹവും. ഈ രണ്ടു രോഗാവസ്ഥകളും പ്രമേഹ സാധ്യത കൂട്ടുന്ന സ്വതന്ത്ര ഘടകങ്ങളാണ് എന്നാണ് പറയുക. ഈ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന ജൈവപരമായ മാറ്റങ്ങൾ പലപ്പോഴും മെറ്റബോളിക് സിൻഡ്രോം, പ്രമേഹം ഇവയുടെ സാധ്യത കൂട്ടുന്ന അമിത വണ്ണം, ഇൻസുലിൻ റെസിസ്റ്റൻസ് ഇവയ്ക്കും കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചില പഠനങ്ങളിൽ, ഈ രോഗാവസ്ഥ കണ്ടെത്തുന്ന അവസരത്തിൽ തന്നെ 10-15 % ആളുകളിൽ പ്രമേഹവും തുടങ്ങിയിട്ടുണ്ട് എന്നും, നല്ലൊരു ശതമാനം ആളുകളും അമിത വണ്ണവും, വ്യായാമ കുറവും ഒക്കെ ഉള്ളവരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രോഗാവസ്ഥയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളും അമിത വണ്ണത്തിനും, അതുപോലെ പ്രമേഹത്തിനുമുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വ്യക്തികളിൽ മരുന്ന് തുടങ്ങുന്നതിനു മുൻപും, കൃത്യമായ ഇടവേളകളിലും പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്. ഈറ്റിങ് ഡിസോർഡറുകളും പ്രമേഹവും അനൊറെക്സിയ നേർവോസ, ബുളിമിയ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ ഇവയൊക്കെ പ്രമേഹരോഗമുള്ളവരിൽ കൂടുതലായി കാണാറുണ്ട്. അതുപോലെ അനൊറെക്സിയ നേർവോസ, ബുളിമിയ തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവരിൽ 50% ആളുകൾക്ക് വരെ വിഷാദരോഗം കാണാറുണ്ട്. ഇതും പ്രമേഹ രോഗ സാധ്യത കൂടാൻ കാരണമാകാം. അമിത വണ്ണവും, പ്രമേഹവും ഉള്ളവരിൽ അന്നജവും, റിഫൈൻഡ് ഷുഗറുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത ‘ഫുഡ് അഡിക്ഷൻ’ എന്ന് പറയുന്ന അവസ്ഥയും കാണാറുണ്ട്. ഭക്ഷണ നിയന്ത്രണം ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ കുടി പലരും പരാചയപ്പെടാൻ കാരണം ഈ ആസക്‌തി അവസ്ഥയാണ്. ലൈംഗിക രോഗങ്ങളും പ്രമേഹവും ലൈംഗിക താൽപര്യ കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ, ശീഖ്ര സ്കലനം, രതിമൂർച്ഛ പ്രശ്നങ്ങൾ തുടങ്ങിയ ലൈംഗിക രോഗാവസ്ഥകൾ ഉണ്ടാകുന്നതിനും, അല്ലെങ്കിൽ ഗുരുതരമാകുന്നതിനും പ്രമേഹം കാരണമാകാറുണ്ട്. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നത് ഈ രോഗാവസ്ഥകളെ തടയാൻ സഹായിക്കും. പ്രമേഹമുള്ളവർ മാനസികാരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യണം? പ്രമേഹ ചികിത്സ തുടങ്ങുന്ന സമയത്ത് തന്നെ ആളുടെ മാനസികാരോഗ്യത്തെ കുറിച്ചും തിരക്കേണ്ടതുണ്ട്. രോഗം കണ്ടെത്തിയതുമായി അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കും, മറ്റ് ആശങ്കകൾ ഉള്ളവർക്കും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങൾ കുടി ഉറപ്പാക്കണം. ഭക്ഷണ നിയന്ത്രണവും, ജീവിതചര്യ മാറ്റങ്ങളും നടപ്പിലാക്കാൻ പലർക്കും തടസങ്ങൾ ഉണ്ടാകാറുണ്ട്. ഇവയുടെ പ്രാധന്യത്തെ കുറിച്ചുള്ള അറിവ് ഇല്ലാത്തതും, അതുപോലെ മാറ്റങ്ങൾ കൊണ്ടുവരാൻ തടസമായി നിൽക്കുന്ന ചിന്തകളും മാനസിക വ്യാപാരങ്ങളുമുണ്ട്. ഇത് കണ്ടെത്തി പരിഹരിക്കുന്നത് വളരെ പ്രധാനമാണ്. ആദ്യ കാലം മുതൽ തന്നെ പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നത് ഗുരുതരാവസ്ഥകൾ തടയുന്നതിനും, അതുപോലെ വിഷാദം പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കും. കൃത്യമായ ഇടവേളകളിൽ ശാരീരിക ആരോഗ്യം ഉറപ്പാക്കാനുള്ള പരിശോധനകൾ നടത്തുന്നതിന് ഒപ്പം മാനസിക ആരോഗ്യത്തെ കുറിച്ചും തിരക്കേണ്ടതുണ്ട്. ശാരീരിക വ്യായാമങ്ങൾക്ക് ഒപ്പം, മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന റീലാക്സേഷൻ വ്യായാമങ്ങളും (ബ്രീത്തിങ് പരിശീലനം, മസിൽ റീലാക്സേഷൻ വ്യായാമം, മൈൻഡ്ഫുൾനെസ്സ് പരിശീലനം) പരിശീലിക്കുന്നത് നല്ലതാണ്. എന്തെങ്കിലും മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ കണ്ടെത്തിയാൽ കാല താമസമില്ലാതെ വിദഗ്ദ്ധ സേവനം തേടാനും മടിക്കരുത്. കാരണം മാനസിക ബുദ്ധിമുട്ടുകൾ പ്രമേഹം നിയന്ത്രണത്തെയും അവതാളത്തിൽ ആക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മുകളിൽ സൂചിപ്പിച്ചത് പോലെ, പല തരത്തിലുള്ള മാനസിക രോഗാവസ്ഥകൾ പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുകൊണ്ട് ഈ അവസ്ഥകൾ ഉള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമുണ്ട്. മാനസിക രോഗാവസ്ഥയുടെ ചികിത്സ തുടങ്ങുന്നതിനു മുൻപ് തന്നെ ശരീര ഭാരം, ഷുഗർ ലെവൽ ഇവ പരിശോധിക്കുന്നത് നല്ലതാണ്. ശരീര ഭാരം കൂടുതൽ ഉണ്ടെങ്കിൽ അത് കുറച്ചുകൊണ്ട് വരുന്നതിൻ്റെ ആവശ്യകത വ്യക്തികളെ ബോധ്യപ്പെടുത്തണം. ആദ്യം മുതൽ മാനസിക രോഗാവസ്ഥകളുടെ ചികിത്സക്ക് ഒപ്പം കൃത്യമായ ശാരീരിക വ്യായാമം, ഭക്ഷണ നിയന്ത്രണം ഇവ ശീലമാക്കണം. ചികിത്സകർ ഈ കാര്യത്തിൽ വീഴ്ച വരുത്തരുത്. ചികിത്സകർ മരുന്നുകൾ തിരഞ്ഞെടുക്കുമ്പോൾ കഴിവതും പ്രമേഹ രോഗ സാധ്യത കൂട്ടുന്ന മരുന്നുകൾ ഒഴിവാക്കാൻ ശ്രമിക്കണം. അങ്ങനെ പറ്റുന്നില്ല എങ്കിൽ ഏറ്റവും ആവശ്യമായ കാലയളവിൽ മാത്രം നൽകാൻ ശ്രമിക്കുക. പ്രമേഹ സാധ്യത കൂട്ടുന്ന മരുന്നുകൾ നൽകുന്നുണ്ട് എങ്കിൽ ജീവിത ശൈലി നിയന്ത്രണം ഉറപ്പായും ചെയ്യണം. ഒപ്പം കൃത്യമായ ഇടവേളകളിൽ ശരീര ഭാരം, രക്ത സമ്മർദ്ദം, ഷുഗർ ഇവ പരിശോധിക്കുകയും ചെയ്യണം. പറഞ്ഞു വരുന്നത് ഇതാണ്; പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ നമ്മൾ പ്രത്യക്ഷത്തിൽ കരുതന്നതിനെക്കാൾ വലിയ ബന്ധമുണ്ട്. അത് തിരച്ചറിഞ്ഞാൽ മാത്രമേ പ്രമേഹ രോഗികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം നമ്മൾക്ക് മനസിലാവുകയുള്ളു. പലപ്പോഴും നമ്മുടെ ചികിത്സ സംവിധാനങ്ങളും, അതോടൊപ്പം രോഗികളും പ്രമേഹ രോഗികളുടെ മാനസികാരോഗ്യത്തിന് വേണ്ട പരിഗണന നൽകാറില്ല എന്നതാണ് കാണാറുള്ളത്. അതിനു ഒരു മാറ്റം ഉണ്ടാക്കാൻ നമുക്ക് ഈ പ്രമേഹ ദിനത്തിൽ ശ്രമിക്കാം. മികച്ച മാനസികാരോഗ്യം ഉറപ്പാക്കുന്നത് വഴി നമ്മൾക്ക് പ്രമേഹത്തെ നിയന്ത്രിച്ച്, സന്തുഷ്ടമായ ഒരു ജീവിതം ഉറപ്പാക്കാം. ലേഖകർ Jithin T Joseph Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
വേറിട്ട റമദാൻ ആശംസയുമായി വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്ലോ. ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി ക്ഷമാപണവുമായാണ് സമൂഹമാധ്യമങ്ങളിൽ കൊയ്ലോ കുറിപ്പിട്ടിരിക്കുന്നത്. “പ്രിയ സുഹൃത്തുക്കളേ, നൂറ്റാണ്ടുകളായി തീർത്തും അഹങ്കാരത്തിലും അസഹിഷ്ണുതയിലും മുൻവിധിയിലുമാണ് ഞങ്ങൾ ക്രിസ്ത്യാനികൾ കഴിഞ്ഞത്. അതുകൊണ്ട് എല്ലാ വർഷത്തെയും പോലെ, ഞങ്ങളോട് പൊറുക്കണമെന്ന് അപേക്ഷിക്കുകയാണ്.”- പൗലോ കൊയ്ലോ ആവശ്യപ്പെട്ടു. നാളെ അമ്പിളിക്കല ദൃശ്യമാകുമ്പോൾ സമാധാനപൂർണവും സന്തോഷകരവുമായ റമദാൻ ആശംസിക്കുന്നതായും അദ്ദേഹം കുറിച്ചു. വിവിധ ഭാഷകളിലായി കോടിക്കണക്കിനു പ്രതികൾ വിറ്റുപോയ ‘ദ ആൽകെമിസ്റ്റ്’ ഉൾപ്പെടെയുള്ള നിരവധി ബെസ്റ്റ് സെല്ലർ കൃതികളുടെ രചയിതാവാണ് പൗലോ കൊയ്ലോ. കേരളത്തിലടക്കം എണ്ണമറ്റ ആരാധകരുള്ള അദ്ദേഹത്തിന്റെ കൃതികൾ 60ലേറെ ഭാഷകളിലായി 150ലേറെ രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 0 comment FacebookTwitter previous post next post ‘പാപമോചനവും സമാധാനവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കൾ’: ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തി എ.ആർ റഹ്‌മാൻ
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
അമേഠിയിൽ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവം; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേരെ തൂക്കി അകത്തിട്ട് യുപി പോലീസ്; മതതീവ്രവാദികൾ ലക്ഷ്യമിട്ടത് കലാപമെന്ന് സൂചന അമേഠി; യുപിയിലെ അമേഠിയിൽ മതപരിപാടിക്കിടെ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവാക്കളുടെ ഒരു സംഘം ... പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിച്ച് പോലീസ്; ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ് അട്ടിമറിക്കുന്നതായി ബി.ജെ.പി. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പോലീസ് നിലപാടിനെതിരെ ... പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; അന്വേഷണം ഒച്ചിഴയും വേഗത്തിൽ ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസിന്റെ അന്വേഷണം ഒച്ചിഴയും വേഗത്തിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ... രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ ഒഴിഞ്ഞുമാറി പോലീസ്; തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ല ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസിന്റെ ഇരട്ടത്താപ്പ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടി എടുക്കാതെ അന്വേഷണ സംഘം ഒഴിഞ്ഞുമാറുകയാണ് പോലീസ്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിങ്ങിയുള്ള പോലീസിന്റെ നിലപാട് ... കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; ആലപ്പുഴ എസ്പിക്ക് നോട്ടീസയച്ച് ദേശീയ ബാലവകാശ കമ്മീഷൻ ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ജൂൺ 13-ന് കമ്മീഷന് മുമ്പാകെ ... ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർഫ്രണ്ടിലെ പ്രമുഖർ മലപ്പുറത്ത്; അന്വേഷണ സംഘം ജില്ലയിൽ മലപ്പുറം: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പ്രധാനികളെ തേടി അന്വേഷണ സംഘം മലപ്പുറത്ത്. റാലി സംഘടിപ്പിച്ചതിൽ ചില പ്രമുഖരും മുദ്രാവാക്യം ഏറ്റുവിളിച്ചവരും ജില്ലയിൽ ഉണ്ടെന്ന ... ആലപ്പുഴ കൊലവിളി മുദ്രാവാക്യം; റാലിയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ടുകാരെ കസ്റ്റഡിയിൽ എടുക്കും; ഗൂഢാലോചനയും പരിശോധിക്കും ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. റാലിയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ടുകാരെ കസ്റ്റഡിയിൽ എടുത്തേക്കും. അതേസമയം കേസിൽ കഴിഞ്ഞ ദിവസം ... കൊലവിളി മുദ്രാവാക്യം; പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ അറസ്റ്റിൽ ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് നേതാവ് അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 31 ... റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം; കാഞ്ഞിരമറ്റത്തെ പോപ്പുലർഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ; അറസ്റ്റ് രേഖപ്പെടുത്തിയേക്കും ആലപ്പുഴ: റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഒരു പോപ്പുലർഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയിൽ. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസർ ആണ് കസ്റ്റഡിയിൽ ആയത്. വിദ്വേഷ മുദ്രാവാക്യം ... ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 24 പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ. റാലിയിൽ മുദ്രാവാക്യം ഏറ്റുവിളിച്ച 24 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് ... പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി; സംസ്ഥാന സർക്കാരിനും വിമർശനം കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ ... പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽതന്നെ; ഇവർക്ക് സഹായം ലഭിച്ചെന്ന് സംശയം ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുടുംബത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്. ഇവർക്കായി ജില്ലയിൽ ശക്തമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കുട്ടിയും കുടുംബവും ...
ഈ വെബ്‌സൈറ്റിന്റെ ഉപയോക്താവെന്ന നിലയിൽ നിങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് നിങ്ങളെ അറിയിക്കാൻ ഈ നിയമ അറിയിപ്പ് ലക്ഷ്യമിടുന്നു. ഈ വെബ്‌സൈറ്റിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും അത് ശേഖരിക്കുന്ന വ്യക്തിഗത ഡാറ്റയെക്കുറിച്ചും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഈ വെബ്‌സൈറ്റിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഉപയോഗ നിയമങ്ങളെക്കുറിച്ചും നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇവിടെ കാണാം. നിങ്ങൾ ഈ വെബ്സൈറ്റ് ആക്സസ് ചെയ്യുന്ന സമയത്ത് https://mobailgamer.com/, ഉപയോക്താവിന്റെ അവസ്ഥ നിങ്ങൾ ass ഹിക്കുന്നു, അതിനാൽ ഈ നിയമ അറിയിപ്പിന്റെ ഉള്ളടക്കം നിങ്ങളെ നേരിട്ട് ബാധിക്കുന്നു. അതിനാൽ, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ തീർക്കുന്നതിനും നിങ്ങൾ സ്വീകരിക്കുന്ന വ്യവസ്ഥകളെക്കുറിച്ച് മനസിലാക്കുന്നതിനും നിങ്ങൾ ഇത് വായിക്കേണ്ടത് പ്രധാനമാണ്. ആരംഭിക്കുന്നതിന്, ഈ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ഒരു ഉപയോക്താവെന്ന നിലയിൽ നിങ്ങളുമായി യോജിക്കുന്ന ഗ്യാരണ്ടികളും സുരക്ഷയും സുതാര്യതയും നിങ്ങൾക്ക് നൽകുന്നതിന്, ഈ വെബ്സൈറ്റ് ഡാറ്റാ പരിരക്ഷണത്തെക്കുറിച്ചുള്ള നിലവിലെ ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. El ര്ഗ്പ്ദ് (സ്വാഭാവിക വ്യക്തികളുടെ സംരക്ഷണത്തെക്കുറിച്ച് യൂറോപ്യൻ പാർലമെന്റിന്റെയും 2016 ഏപ്രിൽ 679 ലെ കൗൺസിലിന്റെയും റെഗുലേഷൻ (ഇയു) 27/2016), വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗ് നിയന്ത്രണത്തെ ഏകീകരിക്കുന്ന പുതിയ യൂറോപ്യൻ യൂണിയൻ നിയന്ത്രണമാണിത്. La LOPD (വ്യക്തിഗത ഡാറ്റ പരിരക്ഷണത്തെക്കുറിച്ചുള്ള ഓർഗാനിക് നിയമം 15/1999, ഡിസംബർ 13 y റോയൽ ഡിക്രി 1720/2007, ഡിസംബർ 21, എൽ‌ഒ‌പി‌ഡിയുടെ വികസനത്തിനുള്ള ചട്ടങ്ങൾ) വ്യക്തിഗത ഡാറ്റയുടെ ചികിത്സയും ഒരു വെബ്‌സൈറ്റിനോ ബ്ലോഗിനോ ഉത്തരവാദിത്തമുള്ളവർ ഈ വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അനുമാനിക്കേണ്ട ബാധ്യതകളും നിയന്ത്രിക്കുന്നു. La എൽ.എസ്.എസ്.ഐ (ഇൻഫർമേഷൻ സൊസൈറ്റിയുടെയും ഇലക്ട്രോണിക് കൊമേഴ്‌സിന്റെയും സേവനങ്ങൾ സംബന്ധിച്ച നിയമം 34/2002) ഈ ബ്ലോഗിന്റെ കാര്യത്തിലെന്നപോലെ സാമ്പത്തിക ഇടപാടുകളെ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ നിയന്ത്രിക്കുന്നു. തിരിച്ചറിയൽ ഡാറ്റ ഈ വെബ്‌സൈറ്റിന്റെ ചുമതലയുള്ള വ്യക്തിയും ഉടമയുമാണ് https://mobailgamer.com/ പേര്: mobailgamer.com വെബ്‌സൈറ്റ് പ്രവർത്തനം: വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട ഉള്ളടക്ക വിതരണം, പരസ്യ പ്രദർശനങ്ങൾ, അനുബന്ധ ഉൽപ്പന്നങ്ങളുടെ ശുപാർശ. ഇലക്ട്രോണിക് മെയിൽ: ContactGoluego@gmail.com നിങ്ങളുടെ സമ്മതത്തോടെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഡാറ്റയും ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ സ്ഥാപിച്ചിട്ടുള്ള ഉപയോഗമനുസരിച്ച്, ഡാറ്റാ പരിരക്ഷണത്തിനായുള്ള സ്പാനിഷ് ഏജൻസിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഓട്ടോമേറ്റഡ് ഫയലിൽ ഉൾപ്പെടുത്തും, അതിൽ പറഞ്ഞ ഫയലിന് ഉത്തരവാദിയായ വ്യക്തി: https://mobailgamer.com/ നിയമം സ്ഥാപിച്ചതനുസരിച്ച് നിങ്ങളുടെ ഡാറ്റ സുരക്ഷിതമാണെന്ന് ഇതിനർത്ഥം. വെബ്‌സൈറ്റിലേക്കുള്ള ആക്‌സസ് നിയമങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിന്റെ ഉപയോക്താവ് എന്ന നിലയിൽ, നിങ്ങൾക്ക് നിരവധി ബാധ്യതകളും ഉണ്ട്: നിയമങ്ങൾ, ധാർമ്മികത, പൊതു ക്രമം എന്നിവയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്താനും പൊതുവേ, ഈ നിയമ അറിയിപ്പിൽ സ്ഥാപിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമായി ഉപയോഗിക്കാനും നിങ്ങൾക്ക് ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കഴിയില്ല. തെറ്റായ ഐഡന്റിറ്റി ഉപയോഗിക്കുന്ന സന്ദേശങ്ങൾ അയച്ചുകൊണ്ട് നിങ്ങൾക്ക് പരസ്യമോ ​​വാണിജ്യപരമായ ചൂഷണ പ്രവർത്തനങ്ങളോ നടത്താൻ കഴിയില്ല. ഈ വെബ്‌സൈറ്റിൽ നിങ്ങൾ നൽകുന്ന ഉള്ളടക്കത്തിന്റെ കൃത്യതയ്ക്കും കൃത്യതയ്ക്കും ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങൾക്കായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വ്യക്തിഗത ഡാറ്റയ്ക്കും നിങ്ങൾ മാത്രമാണ് ഉത്തരവാദി. ഞങ്ങളുടെ പ്രവർത്തനത്തിന്റെ വികസനത്തിനായി ഈ വെബ്‌സൈറ്റിൽ നിന്ന് നിങ്ങളെ റഫർ ചെയ്യാൻ കഴിയുന്ന മൂന്നാം കക്ഷി സൈറ്റുകളിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധവും ഹാനികരവും ഹാനികരവും കൂടാതെ / അല്ലെങ്കിൽ നാശനഷ്ടമുണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണ്. വെബ്‌സൈറ്റിന്റെ ഉത്തരവാദിത്തമെന്ന നിലയിൽ, https://mobailgamer.com/ ഉപയോക്താവ് ഉപയോഗിക്കുന്ന പേജിന്റെ സേവനം നിങ്ങൾക്ക് തടസ്സപ്പെടുത്താനും വെബ്‌സൈറ്റിന്റെ ഉപയോഗമോ അതിൽ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും സേവനങ്ങളോ കണ്ടെത്തിയാൽ ഉടനടി ബന്ധം പരിഹരിക്കാൻ കഴിയും, അത് ഇവിടെ പ്രകടിപ്പിച്ചതിന് വിരുദ്ധമായി കണക്കാക്കാം. നിയമപരമായ മുന്നറിയിപ്പ്. വ്യവസായ, വ്യവസായ സ്വത്തവകാശം ഈ വെബ്‌സൈറ്റിന്റെ മുഴുവൻ ഭാഗവും (വാചകം, ഇമേജുകൾ, വ്യാപാരമുദ്രകൾ, ഗ്രാഫിക്സ്, ലോഗോകൾ, ബട്ടണുകൾ, സോഫ്റ്റ്വെയർ ഫയലുകൾ, വർണ്ണ കോമ്പിനേഷനുകൾ, അതുപോലെ തന്നെ അതിന്റെ ഉള്ളടക്കത്തിന്റെ ഘടന, തിരഞ്ഞെടുപ്പ്, ക്രമീകരണം, അവതരണം) പരിരക്ഷിച്ചിരിക്കുന്നു. ബ and ദ്ധികവും വ്യാവസായികവുമായ, വ്യക്തിഗതവും സ്വകാര്യവുമായ ഉപയോഗം ഒഴികെ അതിന്റെ പുനർനിർമ്മാണം, വിതരണം, പൊതു ആശയവിനിമയം, പരിവർത്തനം എന്നിവ നിരോധിച്ചിരിക്കുന്നു. ഈ വെബ്‌സൈറ്റിന്റെ ഉടമയെന്ന നിലയിൽ, https://mobailgamer.com/ ഉള്ളടക്കം കൃത്യമോ പിശകില്ലാത്തതോ ആണെന്ന് ഉപയോക്താക്കൾ ഉറപ്പുനൽകുന്നില്ല അല്ലെങ്കിൽ ഉപയോക്താക്കൾ ഇത് സ use ജന്യമായി ഉപയോഗിക്കുന്നത് മൂന്നാം കക്ഷികളുടെ അവകാശങ്ങളെ ലംഘിക്കുന്നില്ല. ഈ പേജിന്റെയും അതിന്റെ ഉള്ളടക്കത്തിന്റെയും നല്ലതോ ചീത്തയോ ആയ ഉപയോഗം ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. അതുപോലെ, പേജിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ മൊത്തത്തിലുള്ളതോ ഭാഗികമായോ പുനർനിർമ്മാണം, പുനർ‌പ്രക്ഷേപണം, പകർ‌ത്തൽ, കൈമാറ്റം അല്ലെങ്കിൽ പുനർ‌വായന എന്നിവ, അതിന്റെ മുൻ‌ഗണനയും അനുമതിയും കൂടാതെ, നിരോധിച്ചിരിക്കുന്നു, https://mobailgamer.com/ ലിങ്കുകൾ അല്ലെങ്കിൽ ലിങ്കുകൾ ഈ വെബ്‌സൈറ്റിൽ മൂന്നാം കക്ഷി സൈറ്റുകളിലേക്കുള്ള ലിങ്കുകളോ ലിങ്കുകളോ ഉൾപ്പെടുന്നു. ഈ മൂന്നാം കക്ഷികളുടേതായ പേജുകൾ അവലോകനം ചെയ്തിട്ടില്ല അല്ലെങ്കിൽ ഞങ്ങളുടെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്, അതിനാൽ https://mobailgamer.com/ ഈ വെബ്‌സൈറ്റുകളുടെ ഉള്ളടക്കത്തിനോ നിങ്ങളുടെ സ്വകാര്യതയെക്കുറിച്ചോ നിങ്ങളുടെ സ്വകാര്യ ഡാറ്റയുടെ ചികിത്സയെക്കുറിച്ചോ അല്ലെങ്കിൽ ഉണ്ടാകാനിടയുള്ള മറ്റുള്ളവയെക്കുറിച്ചോ ഉത്തരവാദിത്തം വഹിക്കാൻ കഴിയില്ല. ഇതിനെല്ലാം, ഉപയോഗ നിബന്ധനകൾ, സ്വകാര്യതാ നയം, നിയമപരമായ അറിയിപ്പുകൾ കൂടാതെ / അല്ലെങ്കിൽ ഈ സൈറ്റുകളുടെ സമാനതകൾ ശ്രദ്ധാപൂർവ്വം വായിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ആമസോൺ അഫിലിയേഷൻ ലിങ്കുകൾ ഈ വെബ്സൈറ്റ് അതിന്റെ ഉദ്ദേശ്യമനുസരിച്ച് ആമസോൺ അനുബന്ധ ലിങ്കുകൾ ഉപയോഗിക്കുന്നു. ഇതിനർത്ഥം ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് നേരിട്ട് ആക്സസ് ചെയ്യാൻ കഴിയുന്ന ആമസോൺ ഉൽ‌പ്പന്നങ്ങളിലേക്കുള്ള ലിങ്കുകൾ നിങ്ങൾ കണ്ടെത്തും, എന്നാൽ ഉചിതമായ ഇടങ്ങളിൽ, ആ സമയത്ത് സ്വന്തം സാഹചര്യങ്ങളിൽ ആമസോണിൽ വാങ്ങൽ നടത്തും. ബാധ്യതാ പരിമിതി ഈ വെബ്‌സൈറ്റിന്റെ ഉടമയെന്ന നിലയിൽ നിങ്ങളുടെ അവകാശം വിനിയോഗിക്കുമ്പോൾ, ഞങ്ങൾ അത് നിങ്ങളെ അറിയിക്കുന്നു https://mobailgamer.com/ ഇനിപ്പറയുന്നവയ്‌ക്ക് ഒരു സാഹചര്യത്തിലും ഉത്തരവാദിയല്ല: സേവനത്തിന്റെ ഗുണനിലവാരം, ആക്സസ് വേഗത, ശരിയായ പ്രവർത്തനം, ലഭ്യത അല്ലെങ്കിൽ പേജിന്റെ പ്രവർത്തനത്തിന്റെ തുടർച്ച. ഉള്ളടക്കത്തിൽ വൈറസുകൾ, ക്ഷുദ്രവെയർ, ക്ഷുദ്രകരമായ അല്ലെങ്കിൽ ദോഷകരമായ പ്രോഗ്രാമുകളുടെ നിലനിൽപ്പ്. ഈ നിയമ അറിയിപ്പിന് വിരുദ്ധമായ, അശ്രദ്ധമായ, വഞ്ചനാപരമായ ഉപയോഗം അല്ലെങ്കിൽ വിരുദ്ധം. മൂന്നാം കക്ഷികൾ‌ നൽ‌കുന്ന സേവനങ്ങളുടെ നിയമസാധുത, ഗുണമേന്മ, വിശ്വാസ്യത, യൂട്ടിലിറ്റി, ലഭ്യത എന്നിവയുടെ അഭാവം ഈ വെബ്‌സൈറ്റിൽ‌ ഉപയോക്താക്കൾ‌ക്ക് ലഭ്യമാക്കി. ഈ ബ്ലോഗിന്റെ നിയമവിരുദ്ധമായ അല്ലെങ്കിൽ അനുചിതമായ ഉപയോഗത്തിൽ നിന്ന് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളിൽ. സ്വകാര്യതാ നയവും ഡാറ്റ പരിരക്ഷണവും ഈ വെബ്‌സൈറ്റ് ഡാറ്റാ പരിരക്ഷണത്തെക്കുറിച്ചുള്ള നിലവിലെ ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു, ഇത് സൂചിപ്പിക്കുന്നത്, ഞങ്ങളുടെ പേജിന്റെ വിഭാഗങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള വ്യത്യസ്ത ഫോമുകളിലൂടെ വ്യക്തിഗത ഡാറ്റ ഞങ്ങൾക്ക് നൽകുന്നതിനുമുമ്പ് ഒരു ഉപയോക്താവ് എന്ന നിലയിൽ നിങ്ങൾ എക്സ്പ്രസ് സമ്മതം നൽകണം എന്നാണ്. ഇതിനായി, സുതാര്യതയ്ക്കും നിങ്ങളുടെ അവകാശം വിനിയോഗിക്കുന്നതിനും വേണ്ടി, ഞങ്ങൾ ശേഖരിക്കുന്ന, സംഭരിക്കുന്ന, പ്രോസസ്സ് ചെയ്യുന്ന വ്യക്തിഗത ഡാറ്റയെക്കുറിച്ചും ഏത് ആവശ്യങ്ങൾക്കായും നിങ്ങളെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ കടമ, എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സമ്മതം സ്വതന്ത്രമായി റദ്ദാക്കാനുള്ള സാധ്യതയുണ്ട്. ഈ വിവരങ്ങളെല്ലാം ഞങ്ങളിൽ കാണാം സ്വകാര്യതാ നയം. കുക്കീസ് ​​പോളിസി നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്‌തയുടൻ ഞങ്ങൾ നിങ്ങളെ അറിയിക്കുമ്പോൾ, മികച്ച ഉപയോക്തൃ അനുഭവം നൽകാനും ഞങ്ങളുടെ പ്രവർത്തനം വികസിപ്പിക്കാനും ഈ സൈറ്റ് സ്വന്തം, മൂന്നാം കക്ഷി കുക്കികൾ ഉപയോഗിക്കുന്നു. ഏത് സമയത്തും, ഈ കുക്കികളുടെ ഉപയോഗം നിരസിക്കുന്നതിന് നിങ്ങളുടെ ബ്ര browser സർ ക്രമീകരിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും, അത് ഏത് സാഹചര്യത്തിലും നിങ്ങളുടെ ഉപയോക്തൃ അനുഭവത്തെ ബാധിക്കും. ഈ വെബ്‌സൈറ്റിലെ കുക്കികളുടെ ഉപയോഗം, അതിന്റെ ഉദ്ദേശ്യം, നിരസിക്കൽ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിന്, നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം കുക്കീസ് ​​പോളിസി. ബാധകമായ നിയമനിർമ്മാണവും മത്സരപരമായ അധികാരപരിധിയും ഈ നിയമ അറിയിപ്പ് നിലവിലെ സ്പാനിഷ് നിയമനിർമ്മാണത്തിന് വിധേയമാണ്. ആവശ്യമെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള നിയമ വിവാദങ്ങൾക്ക് മുമ്പ്, https://mobailgamer.com/ കൂടാതെ മറ്റേതെങ്കിലും അധികാരപരിധി വ്യക്തമായി ഉപേക്ഷിക്കുന്ന ഉപയോക്താവ്, ഉണ്ടാകുന്ന ഏത് വിവാദത്തിനും ഉപയോക്തൃ വാസസ്ഥലത്തെ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും സമർപ്പിക്കും. ഉപയോക്താവ് സ്പെയിനിന് പുറത്ത് താമസിക്കുന്ന സാഹചര്യത്തിൽ, https://mobailgamer.com/ കൂടാതെ ഉപയോക്താവ് മറ്റേതെങ്കിലും അധികാരപരിധി ഒഴിവാക്കി അൻഡോറയിലെ കോടതികൾക്കും ട്രിബ്യൂണലുകൾക്കും സമർപ്പിക്കും. ഈ നിയമ അറിയിപ്പിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങൾക്ക് ഒരു ഇമെയിൽ അയയ്ക്കാം ContactGoluego@Gmail.com.
നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യര്‍' (Mahaveeryar) റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമകളെ കുറിച്ച് ഒരു സൂചന നല്‍കി നിവിന്‍ പോളി. ഇതുവരെ കാണാത്ത രൂപത്തിലാകും നടന്‍ പ്രത്യക്ഷപ്പെടുക. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാക്കും ഇനി അങ്ങോട്ടൊന്ന് നടന്‍ പറഞ്ഞു. സിനിമയിലെത്തി 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിവിന്‍ പോളിയെ തേടി ഫിറ്റായി ഇരിക്കുന്നത് ഡിമാന്‍ഡ് ചെയ്യുന്ന കഥാപാത്രങ്ങള്‍ തേടിയെത്തിയിട്ടില്ല. ഇക്കാര്യം നടന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഇനി വരുന്ന സിനിമകള്‍ ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനിയങ്ങോട്ട് എന്ന് നിവിന്‍ പോളി പറഞ്ഞു. അനുബന്ധ വാര്‍ത്തകള്‍ Mahaveeryar Trailer | രാജാവായി ആസിഫ് അലി നിവിന്‍പോളി സന്യാസിയും,ടൈം ട്രാവലും കൗതുകങ്ങളും ഒളിപ്പിച്ച് 'മഹാവീര്യര്‍' ട്രെയിലര്‍ 'കടുവ' മുതല്‍ 'ബര്‍മുഡ' വരെ, ജൂലൈയിലെ പ്രധാന റിലീസുകള്‍, ട്രെയിലറുകള്‍ കാണാം ആസിഫും നിവിനും ഒന്നിക്കുന്ന മഹാവീര്യര്‍,'വരാനാവില്ലെ'ലിറിക്കല്‍ വീഡിയോ മധു...കൊട്ട മധുവാകും മുമ്പ്, 'കാപ്പ' സെറ്റില്‍ നിന്ന് പൃഥ്വിരാജ് നല്‍കിയ അപ്‌ഡേറ്റ് ബ്രോ ഡാഡിയിലെ നായികവേഷം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കലക്കിയേനെ; ഇഷ്ട കഥാപാത്രത്തെ കുറിച്ച് പ്രിയ വാര്യര്‍ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
42 വയസ്സ്‌, വല്യേ തരക്കേടില്ലാതെ ജീവിച്ചു പോകുന്നു. നാടു കൊല്ലം, ദുബായില്‍ താമസം. ഭാര്യ വിദ്യ, മകന്‍ ദേവദത്തന്‍.(ഈ കാണുന്ന എന്റെ പടം കുമാര്‍ വരച്ചത്‌.) മേലെഴുത്തു ജോലി ബ്ലോഗ്ഗെഴുത്തില്ലാത്തപ്പോള്‍ ചെയ്യും. വായന കഷ്ടി, എഴുത്തു കഷ്ടം. അത്രേക്കേ ഉള്ളു എന്നെക്കുറിച്ച്‌. View my complete profile Saturday, December 1, 2007 ഇന്തോ-ഗ്രീക്ക്‌ മെഡിക്കല്‍ സമ്മിറ്റ്‌ രംഗം ഒന്ന്: വാരണാസി മെഡിക്കല്‍ കോളേജ്‌ ഗേറ്റ്‌. വന്ദനം. ഈ ഗുരുകുലം ധന്യമാക്കാന്‍ അന്യദേശത്തു നിന്നെത്തിയ ഭവാന്‍ ആരാണാവോ? സുശ്രുതനുണ്ടോ അകത്ത്‌? ചക്രവര്‍ത്തിമാര്‍ പോലും വൈദ്യശ്രേഷ്ഠനെന്നും മുനിവര്യനെന്നും മാത്രം സംബോധന ചെയ്യുന്ന പൂജനീയപാദ ഗുരുവിനെ പേരു വിളിക്കാന്‍ താന്‍ ആരുവാ?? ചെലയ്ക്കാതെ അയാള്‍ ഉണ്ടോ ഇല്ലിയോ എന്ന് പറയെട ചെറുക്കാ. അയാളോ? ദേ കെളവാ തറയാക്കിയാല്‍ ഞാന്‍ കൂതറയാവും. കയ്യി കിട്ടിയ ശസ്ത്രമെടുത്ത്‌ ഞാന്‍ പണ്ടത്തില്‍ കേറ്റും ഇവിടെ കേറിവന്ന് ആക്ഷേപിച്ചാല്‍. ആരാ പടിക്കല്‍ കിടന്ന് അടികൂടുന്നത്‌? ഈ വങ്കടങ്ങളെ കൊണ്ട്‌ തോറ്റല്ലോ. പഠിക്കാനാണെന്നും പറഞ്ഞ്‌ ഓരോരുത്തന്‍ വന്നു കേറും. കേറിപറ്റിയാല്‍ പിന്നെ തനി ചന്തയാക്കും. അല്ല ഇതാര്‌ ഹിപ്പോക്രറ്റീസോ? സന്തോഷം. വരൂ. രംഗം രണ്ട്‌: കോണ്‍ഫറന്‍സ്‌ റൂം. എത്ര കാലമായി ഹിപ്പോക്രറ്റീസേ, തന്റെ ഹ്യൂമറസ്‌ മെഡിസിനൊക്കെ എങ്ങനെ പോണു ഗ്രീസില്‍? വല്യ തരക്കേടില്ല. ആളുകളെ പറ്റിക്കാന്‍ ഓരോ തത്വചിന്തകരു കേറി പ്രസ്താവന ഇറക്കുന്നതൊഴിച്ചാല്‍ കുഴപ്പമില്ല. തനിക്കോ സുശ്രുതാ? തിരക്കു കൂടുതല്‍ ആണെന്നേയുള്ളു, ഭാരതം അപ്പടി രോഗികളല്ലേ, ചുമ്മാ ഇട്ടാവട്ടം രാജ്യമുണ്ടാക്കി കിടന്നു വെട്ടിയും കുത്തിയും അഡ്മിറ്റ്‌ ആകുന്ന രാജാക്കന്മാരു വേറേയും. ഇന്നിപ്പ ഹാഫ്‌ഡേ ബ്രേക്ക്‌ എടുത്ത്‌ പോയൊന്നു ഉറങ്ങാമെന്ന് വിചാരിച്ചതേയുള്ളു മൂലക്കുരുവും പൊട്ടി ഒരുത്തനെ ശസ്ത്രക്രിയയ്ക്ക്‌ കൊണ്ടുവന്നിരിക്കുന്നു. പൈല്‍സിനു ശസ്ത്രക്രിയ ആകാമെങ്കിലും അണുബാധ റിസ്ക്‌ കണക്കിലെടുത്ത്‌ മെഡിക്കേഷന്‍ കൊണ്ട്‌ അടക്കുന്നതാണു നല്ലതെന്നാണല്ലോ നിങ്ങളുടെ ചരകന്‍ എഴുതിയിരിക്കുന്നത്‌? ഏട്ടിലെ പശു ചെലപ്പഴേ പുല്ലു തിന്നൂ സായിപ്പേ. മരുന്നു കൊടുക്കാന്‍ ഈ രോഗി പഥ്യം നോക്കണ്ടേ, ആളു മദിരാസക്തനാ. മദിരാശിത്താനോ? ചേരനോ ചോളനോ പാണ്ഡ്യനോ? ച്ഛെ. രോഗി മുഴുത്ത തണ്ണിയാണെന്ന്. ഈ ഒടുക്കത്തെ സംസ്കൃതം കാരണം മനുഷ്യന്‍ തന്റെ ചികിത്സ ഉപേക്ഷിക്കും പറഞ്ഞേക്കാം. മദ്യം, മദിര, സുര, സോമം ഒരു സാധനത്തിനു തന്നെ അഞ്ഞൂറു പേരും, കോപ്പിലെ വ്യാകരണോം. ഡേ, ഭോജനം ഓര്‍ഡര്‍ ചെയ്യട്ടോ? താനിപ്പോഴും സസ്യാഹാരി തന്നെയോ? സന്യാസിമാര്‍ക്കു മാത്രമല്ല ശീലം അടക്കാന്‍ കഴിയുന്നത്‌. ഈ ഹിപ്പോക്രറ്റീസ്‌ നോണ്‍ വെജ്‌ നിര്‍ത്തിയെന്നു പറഞ്ഞാല്‍ അത്‌ ആയുഷ്കാല തീരുമാനമാ. എവിടാ ക്യാന്റീന്‍? പോയി കഴിക്കാം. ഇവിടമൊക്കെ ഒന്നു കാണുകേം ചെയ്യാമല്ലോ. രംഗം മൂന്ന്: ഭോജനശാല. (ശിഷ്യന്മാരുടെ കലപില സംസ്കൃതത്തില്‍ ആയതുകാരണം "ഭു, ഭൃ ,ഹ്വാ, സ്വ "എന്നൊക്കെ വേണം ബാക്ക്‌ ഗ്രൌണ്ടില്‍) ചോദിക്കാന്‍ വിട്ടു താനെന്താ ഒരു മ്നുന്നറിയിപ്പും ഇല്ലാതെ ഇങ്ങ്‌ വന്നത്‌? സുശ്രുതാ, ഈയിടെ എങ്ങാനും താന്‍ ഭാവിയിലോട്ട്‌ നോക്കിയിരുന്നോ? ഇവിടുള്ള പണി തീര്‍ക്കാന്‍ തന്നെ ദിവസം തികയുന്നില്ല. എന്താ ചോദിച്ചത്‌? ഭാവിയില്‍ വൈദ്യം പുരോഗതിയില്‍ തന്നെ ആണല്ലോ? മരുന്നുകള്‍ പുരോഗമിക്കുന്നുണ്ട്‌, രോഗങ്ങളും പുരോഗമിക്കുന്നുണ്ട്‌, രോഗിയുടെ ധനശേഷിയും പുരോഗമിക്കുന്നുണ്ട്‌. അതനുസരിച്ച് ഡോക്റ്റര്‍മാരുടെയും മരുന്നു കമ്പനികളുടേയും ആസ്തിയും. എത്രയാ പേറ്റന്റുകള്‍. പേറ്റന്റോ? താന്‍ പേഷ്യന്റ്‌ എന്നാണോ ഉദ്ദേശിച്ചത്‌? അല്ലല്ല. മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ താനൊരു കണ്ടുപിടിത്തം നടത്തിയെന്നു വയ്ക്കുക, പത്തിരുപതു കൊല്ലം കൊള്ളവിലയ്ക്ക്‌ അതു കച്ചവടമാക്കി മൊത്തം ലാഭം കമ്പനിക്കു പോകും. ഭഗവാനേ. ഞാനും താനുമൊക്കെ അങ്ങനെ തുടങ്ങിയെങ്കില്‍ ഈ ലോകം മുഴുവന്‍ വിലയ്ക്കു വാങ്ങാമായിരുന്നല്ലോടോ. അതെന്തെങ്കിലുമാകട്ട്‌, മാനവരാശി വളര്‍ച്ചയില്‍ തന്നെയാണ്‌, ഭാഗ്യം. പറഞ്ഞു വന്നത്‌, ഞാനും താനും തമ്മില്‍ എന്താ കണക്ഷന്‍, ഞാന്‍ എന്തിനാണ്‌ ഇന്ത്യന്‍ മെഡിസിന്‍ ഇമ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌, ഞാന്‍ തന്നില്‍ നിന്നാണോ താന്‍ എന്നില്‍ നിന്നാണോ പഠിച്ചത്‌, എന്റെ ലൈബ്രറിയില്‍ കണ്ട പുസ്തകങ്ങളില്‍ എത്രയെണ്ണം താന്‍ തന്നതാണ്‌ എന്നൊക്കെ ഭയങ്കര മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍ ഗവേഷിച്ച്‌ പുസ്തകം ഇറക്കലോട്‌ ഇറക്കല്‍ നടക്കുന്നു, ഒരു രണ്ടായിരത്തഞ്ഞൂറു വര്‍ഷം അപ്പുറത്ത്‌. നമ്മളു പോലും അതാലോചിച്ചിട്ടില്ലല്ലോ എന്റെ ഹിപ്പോക്രറ്റീസേ, പിന്നെ ഇവന്മാര്‍ക്കെന്താ അസുഖം? ഇവന്മാരാണു സോദ്ദേശ ചരിത്രകാരന്മാര്‍. വൈദ്യം പലതായി പിരിഞ്ഞു. ഇപ്പോ ആയുര്‍വേദമാണോ അലോപ്പതിയാണോ ശരി, ഇന്ത്യയാണോ യൂറോപ്പാണോ ചികിത്സയുടെ അവകാശികള്‍ എന്നൊക്കെ ഡോക്റ്റര്‍മാര്‍ തമ്മില്‍ തര്‍ക്കമാണെന്നേ. ആ ഗ്യാപ്പില്‍ പുസ്തകമിറക്കി കാശുവാരുന്നവരാണു മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍. പൂച്ച ഏതു നിറമാണെങ്കിലും എലിയെ പിടിച്ചാല്‍ പോരേ സായിപ്പേ. സാമീ, ആ പ്രയോഗം വേണ്ട, മാവോ സെദോങ്ങ്‌ ജനിച്ചിട്ടില്ല. എന്നിട്ട്‌ ചരിത്ര ഗവേഷകര്‍ എന്താ കണ്ടുപിടിച്ചത്‌? അവര്‍ ആഗ്രഹിച്ചതെല്ലാം കണ്ടുപിടിച്ചു. റോയ്‌ലേ എന്ന ആള്‍ "ആന്റിക്വിറ്റി ഓഫ്‌ ഹിന്ദൂ മെഡിസിന്‍" എന്ന പുസ്തകത്തില്‍ പറയുന്നത്‌ എല്ലാം തന്റെയാ, ഞാന്‍ അടിച്ചു മാറ്റി എന്നാണ്‌. ഹിന്ദൂ മെഡിസിനോ??? ബ്രിട്ടീഷുകാര്‍ക്ക്‌ ഹിന്ദുവും ബൌദ്ധനും ജൈനനും ഒക്കെ ഒന്നാണെന്നേ. സയന്‍സ്‌ ആന്‍ഡ്‌ സീക്രട്ട്‌ ഓഫ്‌ എയര്‍ളി മെഡിസിന്‍ എന്ന ഗ്രന്ഥത്തില്‍ ഥോര്‍വാള്‍ഡ്‌ എന്ന സായിപ്പ്‌ പറഞ്ഞത്‌ എന്റെ ശസ്ത്രം നിന്റെ ശസ്ത്രത്തോളം ക്രിയ ചെയ്യാത്തതുകൊണ്ട്‌ ഞാന്‍ നിന്റെ മുന്നില്‍ ആരുമല്ലെന്നാ. അപ്പോ തന്റെ ഭാഗം പറയാന്‍ ആരുമില്ലേടോ? ഇല്ലേന്നോ? മെഡിസിന്‍ ത്രൂഔട്ട്‌ ആന്റിക്ക്വിറ്റി എന്ന പുസ്തകത്തില്‍ അമേരിക്കക്കാരന്‍ ഗോര്‍ഡന്‍ പറയുന്നത്‌ താന്‍ മൊത്തമായി ഗ്രീക്ക്‌ വൈദ്യം മോഷ്ടിച്ചെന്നാ. അങ്ങനെ കുറേ വേറേ ആള്‍ക്കാരും. ഇവന്മാര്‍ക്ക്‌ എന്തിന്റെ കേടാ? ഒരുമാതിരി കൊച്ചു പിള്ളേര്‍ എന്റെ പിതാവ്‌ നിന്റെ പിതാവും ഇടികൂടിയാല്‍ എന്റപ്പനേ ജയിക്കൂ എന്നൊക്കെ പറയുന്നതുപോലെ ഉണ്ടല്ലോ ഇത്‌. മനുഷ്യന്‍ വളരുന്നെന്ന് താന്‍ പറഞ്ഞത്‌ പടവലങ്ങ വളരുന്നതുപോലെ മോളീന്നു കീഴ്പ്പോട്ടാണോടോ? നില്ല്. പറഞ്ഞു തീര്‍ന്നില്ല. ജോവാന്‍ ഹെര്‍മ്മന്‍ ബാസ്സ്‌ പറയുന്നത്‌ സുശ്രുതന്‍ എന്നൊരാളേ ജീവിച്ചിരുന്നിട്ടില്ല, ആയുര്‍വേദക്കാരു പറയുന്ന ഈ സുശ്രുതന്‍ ഹിപ്പോക്രാറ്റീസ്‌ ആണെന്നാണ്‌. ആരോ ഹിന്ദു പണ്ട്‌ ഗ്രീസില്‍ പോയവഴി എന്റെ ലൈബ്രറിയിലെ പുസ്തകം മോഷ്ടിച്ച്‌ സംസ്കൃതത്തിലാക്കിയതാണ്‌ സുശ്രുതസംഹിത എന്ന്. ഹ ഹ. ഞാന്‍ ഇല്ലെന്നോ? സുശ്രുതന്‍ എന്ന പേരിനു ഹിപ്പോക്രറ്റീസുമായി ഒരു സാമ്യവും ഇല്ലല്ലോടോ? അതല്ലേ രസം. ഇന്ത്യക്കാര്‍ മന്ദബുദ്ധികള്‍ ആയതുകൊണ്ട്‌ എന്നെ കണ്ട്‌ സോക്രട്ടീസ്‌ ആണെന്നു തെറ്റിദ്ധരിച്ച്‌ സംസ്കൃതത്തില്‍ സുശ്രുതന്‍ എന്നു പറഞ്ഞതാണെന്ന്. പിന്നെ താന്‍ ജനിച്ച കാശി എന്ന സ്ഥലം ശരിക്കും ഇല്ലെന്നും അതു ഞാന്‍ ജനിച്ച കോസെ ആണെന്നും ഹെര്‍മ്മന്‍ നിരീക്ഷിക്കുന്നു. ഞാന്‍ കാശിക്കു പോവ്വാണ്‌ ഹിപ്പോക്രറ്റീസേ. ഓ വീടിനെക്കുറിച്ചൊന്നു പറഞ്ഞപ്പോഴേക്ക്‌ താന്‍ നൊസ്റ്റാള്‍ജിക്ക്‌ ആയോ? ഇതാണോടോ സന്യാസം? ച്ഛെ, വീട്ടില്‍ പോണെന്നല്ല, കാശിക്കു പോണു എന്നത്‌ ഒരു പ്രയോഗമാണ്‌. മടുത്തു, ഒക്കെ ഇട്ടെറിഞ്ഞ്‌ വല്ലവഴിക്കും പോകും എന്നര്‍ത്ഥത്തില്‍. (ഈ പോസ്റ്റിന്റെ സ്റ്റൈലിനു ക്രെഡിറ്റ്പ്പാട്‌ സാന്‍ഡോസിന്‌) Posted by ദേവന്‍ at 10:38 AM 19 comments: Saturday, October 20, 2007 ബൂലോഗവിചാരണം- 6 വായനാസമൂഹം- ഒരു കുസൃതി പരീക്ഷണം വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന്‍ ക്രമേണ സമ്പാദിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്. ആരാണ്‌ വായനക്കാരന്‍ എന്നത് എന്താണ്‌ എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന്‍ സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര് ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി. ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന്‍ വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ്‌ ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ? മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച. എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല. പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്‍, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ. നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ്‌ ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്വ്വ ജന്മത്തില്‍ കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ഈ പരീക്ഷണം എന്തിനാണ്‌? ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍. ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍. അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്. [ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ] Posted by ദേവന്‍ at 3:17 AM 24 comments: Labels: boologam Tuesday, October 16, 2007 മോബ് ജസ്റ്റിസിന്റെ കാലം വരവായി മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്‌. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്. ആധുനിക ലോകത്തിന്‌ ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു. കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം. ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു. സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍. അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ്‌ ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ്‌ ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി. മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌? ൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ ൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം ൩ അരക്ഷിതത്വബോധം ൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും. ൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്‌. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ഇക്കാലത്തും നിലവിലുള്ളത്. ചൈനയില്‍ ഈ അടുത്ത സമയത്ത് ഒരു സൈക്കിള്‍ യാത്രക്കാരിയെ കാര്‍ യാത്രക്കാരി ഇടിച്ചുകൊന്ന ഒരു സംഭവം ഡിസ്കഷന്‍ ഫോറത്തില്‍ പോസ്റ്റ് ആയി വന്നു. അവളുടെ കാറടിച്ചു തകര്‍ക്കണം, കാലു വെട്ടണം എന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ പോലീസ് ഫോറം അടച്ചുപൂട്ടാന്‍ ഹോസ്റ്റിനു നിര്‍ദ്ദേശം നല്‍കി. "ലിഞ്ച്ചിങ്ങ് തെമ്മാടികളുടെ രീതിയാണ്‌. ഓണ്‍ലൈന്‍ ലിഞ്ച്ചിങ്ങ് നടത്തുന്നവര്‍ സൈബര്‍ തെമ്മാടികളും. നമ്മുടെ നീതിബോധത്തിനതു യോജിക്കില്ല." എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ പോസ്റ്റ് രാജീവ് ചേലനാട്ടിന്റെ അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ എന്ന പരിഭാഷയ്ക്ക് സമര്‍പ്പിക്കുന്നു. നന്ദി Posted by ദേവന്‍ at 4:42 AM 15 comments: Labels: keralam Tuesday, September 18, 2007 എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു? വിവരസംഭരണം, ആശയപരവും വൈകാരികവുമായ വിനിമയം,തൊഴില്‍സംബന്ധമായ ഉപയോഗം എന്നിവ കുറഞ്ഞൊരളവിലും കവിഞ്ഞ് നടക്കാത്ത ഏതുഭാഷയും മറ്റൊന്നിലേക്ക് ദഹിച്ചു ചേരും. നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള മലയാളവും ഈ ഭീഷണിയുടെ നിഴലിലാണെന്നിരിക്കെ കാലാതീതാസ്തിത്വമുള്ള, ഒരു കീ തൊട്ടു വിളിച്ചാലാര്‍ക്കും എന്നും കണ്മുന്നില്‍ പ്രത്യക്ഷമാവുന്ന ഇന്റെര്‍നെറ്റ് യൂണിക്കോഡ് മലയാളം എഴുതുന്നവരെല്ലാം നമ്മുടെ ഭാഷയുടെ ചിരന്തനത്വത്തിലേക്ക് എളിയ സംഭാവനകള്‍ ചെയ്യുന്നവരാണ്‌. ഞാന്‍ ബ്ലോഗ് എഴുതുന്നത് ഈ ലക്ഷ്യം മാത്രം കണ്ടെന്ന് പറഞ്ഞാല്‍ അത് വെടിമരുന്ന് നിര്‍മ്മാണത്തെ സഹായിക്കാനാണ്‌ കടല്‍ക്കാക്ക കാഷ്ഠിക്കുന്നത് എന്ന് അവകാശപ്പെടുമ്പോലെയാകും. എന്റെ എഴുത്ത് എന്റെ ആത്മാവിഷ്കാരമാണ്‌. 'അനായാസപ്രകാശനം' എന്ന ബ്ലോഗറിന്റെ ആദര്‍ശസൂക്തം വ്യക്തമാക്കുന്നതുപോലെ എന്റെ ചിന്തകളെയും വീക്ഷണങ്ങളെയും സര്‍ഗ്ഗവാസനകളെയും അനിയന്ത്രിതമായി പ്രകാശിപ്പിക്കാനുള്ള വേദിയാണെനിക്ക് ബ്ലോഗ്. എന്റെ ബ്ലോഗെഴുത്തിനു രണ്ടുവയസ്സ് തികയുന്നു. ബ്ലോഗ് എന്നെ എഴുത്തുകാരനാക്കിയെന്ന് പറയവയ്യ. ബ്ലോഗുകളുണ്ടാവും മുന്നേ ബുള്ളറ്റിന്‍ ബോര്‍ഡുകളിലും മറ്റും ഞാന്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ മനോവ്യാപാരങ്ങളുടെ തീവ്രതയും ആര്‍ജ്ജവവും എല്ലാദിവസവും ഒരുപോലെയായിരിക്കില്ല എന്നത് വകവയ്ക്കാതെ മനസ്സിലുരുത്തിരിയുന്നത് നിലവാരഭേദം വകവയ്ക്കാതെ എന്നും പ്രസാധനം ചെയ്യാന്‍ ബ്ലോഗുകളോളം യോജിച്ച മറ്റൊരു മാദ്ധ്യമവും ഞാന്‍ കണ്ടിട്ടില്ലെന്നത് ബ്ലോഗെന്ന മാദ്ധ്യമത്തെ എനിക്കു പ്രിയങ്കരമാക്കുന്നു. ബ്ലോഗ് സമൂഹത്തിന്റെ സമ്മേളിതഞ്ജാനകോശമാണ്‌ എന്റെ മിക്ക പോസ്റ്റുകളുടെയും കുറ്റവും കുറവുംകമന്റുകളിലൂടെ കുറച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജെര്‍മനിയുടെ പതനത്തിനു സോവിയറ്റ് കത്യൂഷ റോക്കറ്റുകള്‍ വഹിച്ച പങ്കിനെപ്പറ്റി പോസ്റ്റ് ഇടുമ്പോള്‍ ഈയിടെ ഹിസ്‌ബുള്ള ഹൈഫക്കു നേരേ തൊടുത്ത കത്യൂഷകള്‍ മുന്നില്‍ വന്നു പതിക്കുന്നതു കണ്ട ഡാലി അതില്‍ ചിലത് കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ക്കോ പോളോയുടെ യാത്രകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ എനിക്കു കല്ലുകടിക്കുമ്പോള്‍ ഇറ്റാലിയന്‍ വേര്‍ഷനില്‍ നിന്നും ഉദ്ധരണികളുമായൊരു മനു വന്നു കമന്റു ചേര്‍ക്കുകയായി. തിരുവനന്തപുരത്തെയൊരു കര്‍ഷകനോ കൊറിയയിലെ ഒരു കവിയോ പൂനെയിലെ ഒരു വ്യവസായിയോ കോയമ്പത്തൂരിലെ ഒരു ശില്പിയോ ബാംഗളൂരിലെ സംസ്കൃതാദ്ധ്യാപികയോ വയനാട്ടിലെ ഒരദ്ധ്യാപകനോ അമേരിക്കയിലെ ഒരു ഡോക്റ്ററോ ആഫ്രിക്കയിലെ ഒരെഞ്ചിനീയറോ കൊച്ചിയിലെ ഒരു കലാസം‌വിധായകനോ ചെന്നെയിലെ ഒരു ഗായകനോ ഞാനായി മാറി അഭിപ്രായങ്ങളും തിരുത്തുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി എന്റെ പോസ്റ്റുകളെ കുറ്റമറ്റതാക്കുന്നു. വായനക്കാര്‍ കൃതിയില്‍ പങ്കുചേരുന്ന ഈയവസ്ഥയാണ്‌ എഴുത്തുകാരനല്ലാത്ത എന്നെ ബ്ലോഗില്‍ അതാക്കി മാറ്റുന്നതെന്ന് നിസ്സംശയം പറയാം. Posted by ദേവന്‍ at 2:42 PM 38 comments: Labels: anniversary, ബൂലോഗം Monday, July 30, 2007 കണക്കില്ലാത്ത മലയാളം പണം മൂല്യ ചിഹ്നമായി ഉണ്ടാകും മുന്നേ തന്നെ കണക്കുകളുടെ രൂപത്തില്‍ അത് നിലനിന്നിരുന്നെന്നാണ്‌ അനുമാനിക്കപ്പെടുന്നത്. എഴുത്തു രൂപപ്പെട്ടത് അതിനും ശേഷമാകയാല്‍ അറിയപ്പെടുന്ന സംസ്കാരങ്ങളെല്ലാം നിലവില്‍ വന്നപ്പോഴേ അവര്‍ക്ക് കണക്കെഴുത്തും ഉണ്ടായിരുന്നെന്ന് ഊഹിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ കണക്കുകള്‍ കച്ചവടക്കാരന്റെയും രാഷ്ട്രത്തിന്റെയും രഹസ്യങ്ങളാകയാല്‍ അവ മറ്റു ചരിത്രരേഖകള്‍ പോലെ കണ്ടുകിട്ടാന്‍ വിഷമമായാല്‍ എന്തു തരം സമ്പ്രദായമായിരുന്നു അവിടങ്ങളിലെന്ന് കൃത്യമായി ഊഹിക്കാന്‍ പ്രയാസമാണ്‌. ആധുനിക ലോകം മുഴുവന്‍ അംഗീകരിക്കുകയും പിന്‍‌തുടരുകയും ചെയ്യുന്ന അക്കൗണ്ടിങ് സമ്പ്രദായം ആണ്‌ ഇരട്ടപ്പെരുക്കം (ഡബിള്‍ എന്റ്റി സിസ്റ്റം). ആദ്യമായി ഇതിനെപ്പറ്റി പുസ്തകങ്ങളുണ്ടായത് വെനീസിലാണെങ്കിലും മദ്ധ്യേഷ്യ ആണ്‌ ഈ രീതിയുടെ അമ്മവീടെന്നും മുഗള്‍ അധിനിവേശക്കാലത്താണ്‌ ഇന്ത്യയില്‍ ഈ രീതി നിലവില്‍ വന്നതെന്നും അനുമാനിക്കപ്പെടുന്നു. (സകലതും ആര്‍ഷഭാരത്തിന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ ഡബിള്‍ എന്റ്രി സിസ്റ്റവും ഇന്ത്യയിലുണ്ടായെന്നു പറയുന്നെങ്കിലും നിരത്തുന്ന തെളിവുകള്‍ അതു വിശ്വസിക്കാന്‍ മാത്രം ശക്തമല്ല). ബി സി നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ രാജ്യം കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുകയും അവ ആഡിറ്റിനു വിധേയമാക്കണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും കണക്കെഴുത്തു ഡിപ്പാര്‍ട്ട്മെന്റ് എങ്ങനെ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണം എന്നതിനെക്കുറിച്ചും വിശദമായ നിര്‍ദേശങ്ങളുണ്ട്, എന്നാല്‍ എന്തു സമ്പ്രദായം വേണം കണക്കെഴുതാന്‍ പിന്‍‌തുടരേണ്ടത് എന്നതിനെപ്പറ്റി ഒന്നും കാണുന്നില്ല. എന്തായാലും ഇരട്ടപ്പെരുക്ക രീതിയടക്കം ആധുനിക കണക്കെഴുത്തുശാസ്ത്രം കൊളോണിയല്‍ ഭരണകാലത്തിനും മുന്നേ തന്നെ കേരളത്തില്‍ നിലവിലുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്‌. കണക്കെഴുത്ത് ഒരു കൈത്തൊഴിലായി മൂത്ത കണക്കപ്പിള്ളയില്‍ നിന്നും ശിഷ്യനിലേക്ക് എന്ന സമ്പ്രദായം മാത്രമേ നമുക്കുണ്ടായിരുന്നുള്ളു. കലാശാലയില്‍ കണക്കെഴുത്തു പഠിപ്പിക്കുന്ന രീതി വന്നത് ബ്രിട്ടീഷ് ഭരണ കാലത്തായതിനാല്‍ കണക്കെഴുത്തു ബിരുദങ്ങളുള്ളവരെല്ലാം ആ വിദ്യ പഠിച്ചത് ഇംഗ്ലീഷിലായിരുന്നു. മലയാളത്തിലെ കണക്കെഴുത്തിന്റെ ക്ഷയം അക്കാലം തന്നെ തുടങ്ങിയെങ്കിലും നാശം പരിപൂര്‍ണ്ണമായത് കമ്പ്യൂട്ടറൈസേഷനോടുകൂടിയാണ്‌. കേരളത്തില്‍ കണക്കുകള്‍ കമ്പ്യൂട്ടറൈസേഷന്റെ ആരംഭകാലത്ത് കണക്കെഴുത്തും ഓഡിറ്റും ചെയ്ത ആളെന്ന നിലക്ക് ഒരു പക്ഷേ മലയാളത്തിലെഴുതിയ കണക്കുകള്‍ കാണാന്‍ ഭാഗ്യം ലഭിച്ച തലമുറയിലെ അവസാനക്കാരിലൊരാളാവാ0‍ ഞാന്‍. ഇന്ന് ഭാഷ കമ്പ്യൂട്ടറുകള്‍ക്ക് പ്രശ്നമല്ല. പക്ഷേ മലയാളത്തില്‍ കണക്കെഴുതാവുന്ന പ്രമുഖ ഈ ആര്‍ പി ളൊന്നും നിലവിലില്ലെന്നാണ്‌ അറിവും വിശ്വാസവും. ഉദാഹരണത്തിന്‌, ഓറക്കിള്‍ ഫിനാന്‍ഷ്യല്‍സിനു മലയാളമില്ല, ഓറക്കിള്‍ ഡേറ്റബേസിനു മലയാളം മനസ്സിലാവുമെന്നിരിക്കെ (http://www.oracle.com/global/in/pressroom/factsheet.html ) ആ കമ്പനിക്ക് അതൊരു വലിയ കാര്യമല്ലെങ്കിലും ആവശ്യക്കാരനില്ലാത്ത സ്ഥിതിക്ക് ഉല്പ്പന്നവും അവരുണ്ടാക്കുന്നില്ല. അറബി അറിയാത്ത ഞാന്‍ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ ഉപയോഗിച്ച് അറബിയിലും ഇംഗ്ലീഷിലും റിപ്പോര്‍ട്ടുകള്‍ അടിക്കുന്നു . ഔദ്യോഗിക ഭാഷ "ഇംഗ്ലീഷും മലയാളവും" എന്ന് പ്രഖ്യാപിച്ച കേരള സംസ്ഥാനത്തിന്‌ മലയാളത്തില്‍ കണക്കെഴുതാന്‍ സം‌വിധാനമൊന്നുമില്ല. ഒരു ഭാഷ നിലനില്‍ക്കണമെങ്കില്‍ : 1. വൈകാരിക വിനിമയം 2. ആശയ വിനിമയം 3. വിവര സംഭരണം/വിതരണം 4. ഔദ്യോഗിക ഉപയോഗം 5. സാഹിത്യ/ഇതര വിനോദപരമായ കാര്യങ്ങള്‍ എന്നിവയില്‍ ഭൂരിപക്ഷവും അതുകൊണ്ട്‌ സാധിക്കുന്ന തരക്കേടില്ലാത്ത അംഗബലമുള്ള ഒരു സമൂഹമുണ്ടായിരിക്കണം. അല്ലെങ്കില്‍ അത്‌ മൃതഭാഷയായിപ്പോകുകയോ മറ്റേതെങ്കിലും ഭാഷയിലേക്ക്‌ assimilate ചെയ്യപ്പെടുകയോ സംഭവിക്കും. ( മുന്‍ പോസ്റ്റ് : commentara.blogspot.com/2007/03/blog-post.html എന്നതില്‍ നിന്നും എടുത്തെഴുതിയത്) വിവരസംഭരണം, തൊഴില്പരമായ അല്ലെങ്കില്‍ ഔദ്യോഗിക ഉപയോഗം എന്നീ രണ്ടു കാര്യങ്ങളിലാണു മലയാളത്തിന്റെ നില പരുങ്ങലിലേക്ക് പോയത് എന്നതിനാല്‍ മലയാളത്തിലെ കണക്കെഴുത്തിനു ഭാഷയെ നിലനിറുത്തുന്നതിലും ഒരു പങ്കുണ്ടെന്ന് കാണേണ്ടതുണ്ട്. സാങ്കേതികമായി മലയാളത്തില്‍ കണക്കെഴുതാന്‍ സാധിക്കുന്ന ഈ ആര്‍ പി നിലവില്‍ വരാന്‍ വലിയ ബുദ്ധിമുട്ടുകളില്ലെന്നു കണ്ടല്ലോ. വേണ്ടത് കണക്കെഴുത്ത് മലയാളത്തില്‍ ചെയ്യാന്‍ അറിവുള്ളവരും, അങ്ങനെ ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളുമാണ്‌. തുടക്കമെന്ന നിലയ്ക്ക് കണക്കെഴുത്തു തൊഴില്‍ മലയാളത്തില്‍ പഠിക്കാന്‍ ഒരു പാഠപുസ്തകവും, ഇംഗ്ലീഷില്‍ പഠിച്ചവര്‍ക്ക് തത്തുല്യമായ മലയാളപദങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കാന്‍ ഒരു സാങ്കേതിക നിഘണ്ടുവുമാണ്‌. അതിലേക്ക് ഒരു തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്നു. കണക്കെഴുത്ത്, ഓഡിറ്റ് തുടങ്ങിയ മേഘലകളിലുള്ളവരുടെ സഹായം ഇതിലേക്ക് പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ തെക്കന്‍ കേരളത്തില്‍ തമിഴ് കണക്കെഴുത്തു പദങ്ങളുടെ ആധിക്യം കൂടുതലുള്ളതായാണ്‌ കാണുന്നത്. വടക്കന്‍ കേരളത്തിന്റെ പദങ്ങള്‍ ഇതല്ലെങ്കില്‍ അറിയുന്നവര്‍ പറഞ്ഞുതരേണ്ടതുണ്ട്. Posted by ദേവന്‍ at 1:58 PM 14 comments: Labels: കണക്കെഴുത്ത്, മലയാളം Tuesday, June 12, 2007 വടക്കന്‍ പാട്ടുകളുടെ കാലം വടക്കന്‍ പാട്ടുകളുടെ കാലം ആരൊക്കെയോ എവിടെയൊക്കയോ പറഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഞാന്‍ മിക്കതും വായിച്ചിട്ടില്ല. ഉള്ളൂര്‍ അത് ആറാം നൂറ്റാണ്ടാണെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് ഞാന്‍ മറ്റൊന്നും ആശ്രയിക്കാതെ അവയുടെ രചനാ രീതി, ചരിത്ര പശ്ചാത്തലം എന്നിവയെ കേരളചരിത്രവുമായി മാച്ച് ചെയ്ത് കാല നിര്‍ണ്ണയം നടത്താന്‍ ഒരുമ്പെടുന്നു. റെഫറന്‍സിനു പറ്റിയ പുസ്തകങ്ങള്‍ തല്‍ക്കാലം കയ്യിലില്ല, അതുകൊണ്ട് ഓര്‍മ്മയില്‍ ഉറച്ചു നില്‍ക്കുന്ന കാര്യങ്ങള്‍ മാത്രമെടുത്തുള്ള ഒരു ശ്രമമാണിത്. രചനാരീതി: പതിറ്റുപ്പത്ത്, പുറനാനൂറ് എന്നിവയില്‍ അകനാനൂറിലെ പ്രണയവും കൂട്ടിച്ചേര്‍ത്താല്‍ വടക്കന്‍ പാട്ടുകളുടെ ശൈലി ആയി! സംഘകാല കൃതി എന്ന രീതിയില്‍ വടക്കന്‍ പാട്ടുകളെ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഈ ശൈലിയും ഭക്തി പ്രസ്ഥാനത്തിന്റെ കണിക പോലും പാട്ടുകളില്‍ ഇല്ലാത്തതുമാണ്‌. അതിന്റെ ഭാഷയെക്കുറിച്ച് സിബു ഉന്നയിച്ചിരിക്കുന്ന സംശയം പ്രധാനപ്പെട്ട ഒന്നാണ്‌. ഇന്നു കാണുന്ന വടക്കന്‍ പാട്ടുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷയാണ്‌, കാരണം അവ തലമുറകളിലേക്ക് വാമൊഴിയായി വന്നു ചേര്‍ന്നവയാണ്‌. സംഘകാലത്തെ മലയാളത്തിലെ മറ്റു പാട്ടുകള്‍ ഒറിജിനല്‍ ഭാഷയിലേടുത്തു നോക്കാം: കോളരി പാട്ടിന്റെ ഒരു വരി (സ്ക്രിപ്റ്റ് വട്ടെഴുത്ത്, ചട്ടമ്പി സ്വാമിയുടെ പ്രാചീന മലയാളത്തില്‍ ‍ ഉദ്ധരിച്ചിട്ടുള്ളത്, ഓര്‍മ്മയില്‍ നിന്ന്, പദങ്ങള്‍ മാറിയിട്ടില്ലെങ്കിലും ഓര്‍ഡര്‍ മാറിയിട്ടുണ്ടാവും) "വളി, പുനല്‍, കാന്‍ വിശുമ്പും" ഇന്നും കോളരിപ്പാട്ട് നിലനിന്നിരുന്നെങ്കില്‍ ഈ വരി " കാറ്റും കടലുംനടുങ്ങീ അവന്റെ പൗരുഷം കാണെ.." എന്നോ മറ്റോ ആകുമായിരുന്നു. മൊഴിയുടെ പരിണാമത്തില്‍ കഥയും അതിന്റെ പശ്ചാത്തലവും മാറുമോ? മാറുമെങ്കില്‍ ഇന്നത്തെ രൂപത്തിലെ വടക്കന്‍ പാട്ടുകളെ ചരിത്രത്തിലേക്ക് map ചെയ്താല്‍ പത്തൊമ്പതാം നൂറ്റാണ്ടെങ്കിലും കിട്ടുമല്ലോ? നമുക്കൊന്നു ശ്രമിക്കാം: ഈ പാട്ടുകള്‍ എന്താണു പറയുന്നത്? നാടുവാഴികളും ദേശവാശികളും ഭരിക്കുന്നൊരു കേരളം (ആദ്യചേരകാലത്ത് അത് നിലവില്‍ വന്നിട്ടില്ലായിരുന്നു കോലത്തിരിയുടെയും സാമൂതിരിയുടെയും ഭരണത്തോടെ ആ സമ്പ്രദായം പോയി.) ഹിന്ദു മതക്കാരും ഇസ്ലാം മതക്കാരും ഉണ്ട്, എന്നാല്‍ ബുദ്ധ/ജൈനരെക്കുറിച്ചു പറയുന്നില്ല. അമ്പലങ്ങളിലെ പൂജാരികള്‍ക്ക് പ്രസക്തി കൊടുത്തു കാണുന്നില്ല, ചെട്ടികളും പട്ടന്മാരും ഒക്കെവരുന്നുണ്ട്, പക്ഷേ പാട്ടുകളില്‍ നമ്പൂതിരി ഇല്ല, യൂറോപ്യരില്ല, അതിനെക്കാള്‍ ഒക്കെ ശ്രദ്ധേയം കളരിപ്പയറ്റുകാരുടെ മഹാ സംഘര്ഷവും വീരശൂരത്വ പ്രകടനവും ആയിരുന്ന മാമാങ്കം വടക്കന്‍ പാട്ടുകളില്‍ ഇല്ല. അതുണ്ടായിരുന്ന കാലത്താണെങ്കില്‍ ഒരു ചേകവനോ കുറുപ്പോ മാപ്പിളയോ മാമാങ്കത്തിനു പോയി ജയിച്ചതോ ചതിയില്‍ പെട്ടതോ ആയ ഒരു പാട്ടെങ്കിലും കാണാതിരിക്കുമോ? വ്യക്തമായും ഒമ്പത്, പത്ത്, പതിനൊന്നാം നൂറ്റാണ്ടുകള്‍ക്കിടയില്‍ നില്‍ക്കുന്നു പാട്ടുകള്‍ പറയുന്ന കാലം എന്ന് നമുക്ക് കാണാം കഥയില്‍ കാണുന്ന സംഭവങ്ങളെയും വളരെ കുറച്ചല്ലാതെ അതിശയോക്തി ചേര്‍ത്തിട്ടുണ്ടാവാം, ഉദാഹരണം, പത്താം നൂറ്റാണ്ടോടെ വെടിമരുന്ന് പ്രചാരത്തിലായെങ്കിലും അക്കാലം ഒന്നോ രണ്ടോ എന്നല്ലാതെ തുളുനാടന്‍ കോട്ടയില്‍ ഒരു പീരങ്കി ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത് കടന്ന പ്രയോഗമാവാം. ഒരു പക്ഷേ വടക്കന്‍ പാട്ടുകളിലെ വീരന്മാര്‍ സാങ്കല്പിക കഥാപാത്രങ്ങള്‍ തന്നെ ആവാം ( പതിറ്റുപ്പത്തില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളാണെങ്കില്‍ അകനാനൂറില്‍ അത് സാങ്കല്പ്പിക മനുഷ്യര്‍ ആയിരുന്നെന്ന് എന്റെ ഊഹം, രണ്ടും വടക്കന്‍ പാട്ടുകളില്‍ വരാം) എന്നാല്‍ അതുപയോഗിച്ചു കാലവും ജീവിതരീതിയും നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം വലിയ പങ്കൊന്നും വഹിക്കുന്നില്ല. Posted by ദേവന്‍ at 11:21 PM 14 comments: Labels: കേരള ചരിത്രം, വടക്കന്‍ പാട്ട് Monday, June 11, 2007 നയം വ്യക്തമാക്കുന്നു എന്റെ ബ്ലോഗ്ഗിങ് നയം WEF 15-06-2007 കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷം കൊണ്ട് മലയാളം യൂണിക്കോഡ് ബ്ലോഗിങ്ങ് വളര്‍ന്നത് അതിശയകരമായ വേഗതയിലാണ്‌. ഒരു വരിയെങ്കിലും യൂണിക്കോഡില്‍ എഴുതി ഇന്റര്‍നെറ്റിലെത്തിച്ചവര്‍ക്കെല്ലാം അതില്‍ വളരെയേറെ അഭിമാനിക്കാം. വായിച്ചു തീര്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ എഴുതയുണ്ടാക്കുക എന്നത് ഒരു ശ്രമകരമായ ദൗത്യം തന്നെയായിരുന്നു ഒരിക്കല്‍. ഇന്ന് വായിക്കാനൊന്നുമില്ല എന്ന അവസ്ഥ മാറിപ്പോയി. വന്‍ പോര്‍ട്ടലുകള്‍ പോലും മലയാളം യൂണിക്കോഡില്‍ എത്തിക്കഴിഞു. ഈ ഒരു നാഴികക്കല്ല് പിന്നിട്ട അവസ്ഥയില്‍ ഞാനെന്റെ ബ്ലോഗിങ് ശീലത്തെ പുന:പരിശോധിക്കാന്‍ ആഗ്രഹിക്കുന്നു. ഇതുവരെ ബ്ലോഗുകളും കമന്റുകളും എഴുതിയിരുന്നത് പരമാവധി മലയാളം കണ്ടന്റ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലായിരുന്നു. സ്വാഭാവികമായും ഞാന്‍ രസിക്കുന്നതെല്ലാം ബ്ലോഗ് വഴി ചെയ്തു, എനിക്കിഷ്ടമുള്ള തമാശകള്‍ പോസ്റ്റാക്കി, കമന്റ് ആക്കി, പലപ്പോഴും അന്ത:സ്സാരം പോലുമില്ലാത്ത കുറിപ്പുകളും കമന്റുകളും എഴുതി. വളരെ ആസ്വദിച്ചു തന്നെ, എന്നാല്‍ ആവശ്യം അറിഞ്ഞുകൊണ്ടും. എന്റെ മിക്ക പോസ്റ്റുകളും കമന്റുകളും ഞാനൊന്നു വായിച്ചു നോക്കാന്‍ കൂടി സമയം എടുക്കാതെ പബ്ലിഷ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്, അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ പോലും സമയം എടുത്തിട്ടില്ല. ഇന്ന് അളവു കൂട്ടാനുള്ള ശ്രമങ്ങള്‍ അനാവശ്യമായിരിക്കുന്നതിനാല്‍ വാരിക്കൂട്ടല്‍ ഒരു വിപ്ലവം എന്നതിനെക്കാള്‍ ചവറു കൂനയുണ്ടാക്കല്‍ എന്ന ശല്യം ആയി മാറുകയാണെന്നു തോന്നുന്നു. മാറിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ ബ്ലോഗിങ്, വായനാ, കമന്റു നയം ഇങ്ങനെ മാറ്റിയെഴുതുന്നു (ആദ്യത്തേത് രണ്ടുവര്‍ഷം മുന്നേ എവിടെയോ കമന്റ് ആയി ഇട്ടിരുന്നു, ആ ബ്ലോഗ് നിലവിലില്ലെന്നു തോന്നുന്നു, അത് കാണാനില്ല. ഇനിയതിനു പ്രസക്തിയുമില്ല) എന്റെ ബ്ലോഗുകള്‍ : ൧. നിലവില്‍ എനിക്ക് ദേവരാഗം, കൂമന്‍പള്ളി, ദേവപഥം, വിദ്യ, ആയുരാരോഗ്യം എന്നീ ബ്ലോഗുകള്‍ ആണ്‌ ഉള്ളത്, എന്റെ ചിത്രങ്ങള്‍, കമന്ററ എന്നിവ അപ്രസക്തമായ ആവര്‍ത്തന പോസ്റ്റുകളോ ഗ്രീറ്റിങ്ങ് കാര്‍ഡ് ചിത്രങ്ങളോ മറ്റു ചെറുവകകളോ ആണ്‌ ഉള്‍ക്കൊള്ളുന്നത്. ൨. ഇവയൊന്നും ജൂണ്‍ ൧൫ നു ശേഷം പിന്മൊഴികള്‍, ആള്‍ട്ട് മൊഴി തുടങ്ങിയ സം‌വിധാനങ്ങളിലേക്ക് കമന്റ് ഫീഡ് ചെയ്യുന്നതല്ല. എന്റെ പോസ്റ്റുകള്‍ വായനക്കാരിലെത്തിച്ചിരുന്നത് പിന്മൊഴി ആയിരുന്നു. ഇന്ന് അതിലും ശക്തമായ പോസ്റ്റ് അഗ്രിഗേഷന്‍ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. ൩. സമകാലികം, ബൂലോഗ ക്ലബ്ബ് എന്നീ ജോയിന്റ് ബ്ലോഗുകളിലെ എഴുത്തുകുത്തുകള്‍ ഞാന്‍ നിര്‍ത്തുന്നു. സമകാലികത്തിലോ ക്ലബ്ബിലോ എഴുതാന്‍ കഴിയുന്നതെന്തും എന്റെ സ്വന്തം ഉത്തരവാദിത്തതില്‍ നടത്തുന്ന ബ്ലോഗുകളില്‍ എഴുതാന്‍ കഴിയും എന്നതുകൊണ്ട് മാത്രമാണ്‌. ൪. കൊല്ലം, സ്കൂള്‍ കുട്ടി, ബൂലോഗ കാരുണ്യം, യൂ ഏ ഈ ബൂലോഗം എന്നീ ജോയിന്റ് ബ്ലോഗുകളില്‍ ഞാന്‍ അംഗമായി തുടരുന്നുണ്ട്. ൫. എന്റെ ബ്ലോഗുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, ഞാന്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും അംഗമല്ല താനും. എന്റെ ബ്ലോഗുകള്‍ ഒരു പ്രസ്ഥാനത്തിന്റെയും പ്രചരണത്തിനായുള്ളതല്ല. ൬. എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ അടക്കം എല്ലാത്തിനും ഞാന്‍ പൊതുജനത്തോട് ഉത്തരവാദിയാണ്‌. അതിനാല്‍ എന്റെ ബ്ലോഗുകളില്‍ വരുന്ന കമന്റുകളില്‍ അശ്ലീലം, വ്യക്തിഹത്യ, പകര്‍പ്പവകാശ ലംഘനം, നിയമലംഘനം എന്നിവ കണ്ടാല്‍ ഞാന്‍ അത് നീക്കം ചെയ്യും. ഓഫ് ടോപ്പിക്കുകളോ ഓണ്‍ ടോപ്പിക്കുകളോ അപ്പെന്‍ഡിക്സോ, നിശിതമായ വിമര്‍ശനമോ, മുകളില്‍ പറഞ്ഞ നാലു കാര്യങ്ങളല്ലാതെയുള്ള എന്തും തന്നെ സ്വാഗതാര്‍ഹമാണ്‌ ൭. എത്തിക്കല്‍ ബ്ലോഗിങ്ങിനു അനോണിമസ് കമന്റുകള്‍ വിലങ്ങു തടിയാണെന്ന് ബ്ലോഗ് സദാചാരത്തെക്കുറിച്ചുള്ള എല്ലാ എഴുത്തുകളിലും കണ്ടിരുന്നു. അതിനാല്‍ അനോണി ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതായിരിക്കും ൮. റീഡര്‍മാരെ ക്യാ‌ന്‍‌വാസ് ചെയ്തിട്ടില്ല, ചെയ്യാനുദ്ദേശവുമില്ല. അത്യാവശ്യം വരുന്നയിടങ്ങളില്‍ ബാക്ക് ലിങ്കുകള്‍ ഇട്ട് കമന്റുകള്‍ എഴുതും, അതും പരമാവധി എണ്ണത്തില്‍ കുറച്ച്. എന്റെ പോസ്റ്റ് വായിക്കു എന്നു പറഞ്ഞ് എന്തെങ്കിലും സന്ദേശം ആര്‍ക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല, കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അയച്ചതുമല്ല. ൯. നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് എനിക്ക് നീളമേറിയതോ മൊത്തത്തില്‍ വിയോജിക്കുന്നതോ ആയ കമന്റുകള്‍ ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ ലിങ്ക് ചെയ്ത് പുതിയ പോസ്റ്റ് ഇറക്കും. അതില്‍ വ്യക്തിഹത്യയോ പ്രതിഷേധകരമായ എന്തെങ്കിലുമോ ഉണ്ടെന്നു തോന്നിയാല്‍ എന്നെ അറിയിക്കേണ്ടതാണ്‌, സംശയത്തിന്റെ ആനുകൂല്യമെങ്കിലും ഉണ്ടെങ്കില്‍ അത് നിങ്ങളുറ്റെ പക്ഷത്തായിരിക്കും. ഈ തീരുമാനങ്ങള്‍ക്ക് ബൂലോഗവുമായോ അവിടെ നടന്നിട്ടുള്ളതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ യാതൊന്നുമായും ഒരു ബന്ധവുമില്ല, എത്തിക്കല്‍ ബ്ലോഗ്ഗിങ് കോഡ് ഇതാണെന്ന് ഞാന്‍ അവകാശപ്പെടുന്നുമില്ല. ഞാനിടുന്ന കമന്റുകള്‍ : ഏതു ത്രെഡിലും ഓഫ് ടോപ്പിക്ക് ചേര്‍ത്തെഴുതുന്ന ശീലം ഉണ്ടായിരുന്നത് നിര്‍ത്തുകയാണ്‌. നിങ്ങളുടെ ബ്ലോഗില്‍ ഞാനിടുന്ന ഏതു കമന്റും എടുത്തു കളയാന്‍ എന്റെ സമ്മതം ചോദിക്കേണ്‍റ്റതില്ല. കാരണവും (അതെന്തു തന്നെ ആകട്ടെ) എനിക്കറിയേണ്ടതില്ല. (പി എസ്. ഇതിനെ മെയില്‍ ചെയ്തപ്പോള്‍ അറിയാതെ സ്കൂള്‍ കുട്ടികളുടെ അടുത്തു പോയി. സാല്‍‌ജോ എഴുതിയ ഒരു കമന്റും പോയി കിട്ടി. സാല്‍ജോ, സോറി) Posted by ദേവന്‍ at 4:54 AM 18 comments: Labels: ബൂലോഗം, ബ്ലോഗ് നയം Thursday, May 31, 2007 ബ്ലോഗ് മാസിക- പ്രാഥമിക പഠനം ൧. സ്ഥാപിത ദര്‍ശനം (Corporate Vision) ബ്ലോഗ് സൃഷ്ടികള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത/അറിയാത്ത/ബ്ലോഗ് വായിക്കാത്തവരിലും എത്തിക്കുകയും അതുവഴി മലയാളം ബ്ലോഗ് സൃഷ്ടികള്‍ ബ്ലോഗ് വായനക്കാരനിലും അപ്പുറത്തെത്തിക്കുകയും ചെയ്യുക. (ഇതിനു ബ്ലോഗര്‍മാരുടെ എല്ലാവരുടെയും സമ്മതം വേണമെന്നില്ല, ഇതിലേക്ക് സൃഷ്ടികള്‍ അയക്കുന്നവരുടെ മാത്രം മതിയാവും. ബൂലോഗം ഒരു സംഘടന അല്ല എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ. ൨. വ്യവസ്ഥാപിത നിയോഗം (Organizational Mission) ബ്ലോഗ് സൃഷ്ടികളില്‍ തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളിച്ച് ഒരു പ്രിന്റ് മാസിക ജനങ്ങളിലെത്തിക്കുക. (ഇതിലും ബൂലോഗ സമ്മിതി എന്ന പ്രശ്നം ഉദിക്കുന്നില്ല, കാരണം മേല്പ്പറഞ്ഞതു തന്നെ). പ്രസിദ്ധീകരിക്കുന്നത് ബ്ലോഗില്‍ ഇട്ടു കഴിഞ്ഞ കൃതികളുടെ fly ash ആകയാല്‍ ഇത് മലയാളം ബ്ലോഗ് എഴുത്തിന്റെയോ യൂണിക്കോഡ് മലയാളം പ്രസ്ഥാനത്തിന്റെയോ താല്പ്പര്യത്തിനും ഉന്നമനത്തിനും വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, പ്രചാരം നേടിക്കൊടുത്ത് കൂടുതല്‍ പേരെ ഇതിലേക്ക് കൊണ്ടുവരാന്‍ കാരകമായി വര്‍ത്തിക്കും. ൩. കര്‍മ്മവിഭക്തി (Identification of Objectives) ആദ്യമായി തീരുമാനിക്കേണ്ടത് സ്ഥാപനം സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തേണ്ടതുണ്ടോ ഇല്ലയോ എന്നാണ്‌ (ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കേട്ടു) . ഈ സം‌രംഭത്തില്‍ നിന്നും പണമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു മാത്രമല്ല, സ്ഥാപനം നിലനില്‍ക്കുന്നതിലേക്കും വളരുന്നതിലേക്കും സ്ഥാപകര്‍ക്കുള്ള താല്പ്പര്യത്തെ സാമ്പത്തിക ലാഭം എന്ന പ്രേരകഘടകം പലമടങ്ങ് വര്‍ദ്ധിപ്പിക്കും: അ. ലാഭേച്ഛ ഇല്ല എങ്കില്‍:- സ്ഥാപനത്തെ കമ്പനി ആയി രെജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്യുക. ഗുണങ്ങള്‍ >കോര്‍പ്പറേറ്റ് ടാക്സുകള്‍ ഒഴിവാക്കാം >ലാഭം ഉണ്ടാക്കിയോ വീട്ടില്‍ കൊണ്ടുപോയോ എന്ന ചോദ്യങ്ങള്‍ ഒഴിവാക്കാം, ട്രസ്റ്റിന്റെ ഓഡിറ്റഡ് ഫൈനാന്‍ഷ്യല്‍സ് പ്രസിദ്ധീകരിക്കുന്നതിനും പുറമേ വേണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ CP കൈവശമുള്ള എതെങ്കിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റേര്‍ണല്‍ ഓഡിറ്റ് ചെയ്ത് ബ്ലോഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാം > ബ്ലോഗ് സൃഷ്ടികളുടെ സപ്ലയര്‍മാര്‍ക്ക് പണം പ്രതിഫലമായി കൊടുക്കേണ്ടതില്ല. ബ്ലോഗ് എഴുത്തുകാര്‍ പണം ഇച്ഛിക്കുന്നെന്ന് തോന്നുന്നില്ല, ആ കൃതികളില്‍ നിന്നും മറ്റൊരാള്‍ ലാഭം ഉണ്ടാക്കാതിരിക്കുന്നിടത്തോളം കാലം > ചാരിറ്റി എന്നാല്‍ അനാഥഅലയത്തിനും മറ്റും പണം കൊടുക്കല്‍ ആകേണ്ടതില്ല. അത്തരം ഫണ്ട് സമാഹരണം ബൂലോഗത്ത് വേറൊരു ഓര്‍ഗനൈസേഷനോ പ്രതിനിധികളോ നടത്തുന്നതാണ്‌ നല്ലത്. ഈ ട്രസ്റ്റിന്റെ സര്‍പ്ലസ് ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഉന്നതിക്ക്- സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ്, വിക്കി മുതലായവ പരിഭാഷപ്പെടുത്താന്‍ കോണ്ട്രാക്റ്റ് കൊടുക്കല്‍ തുടങ്ങിയവയ്ക്കും മറ്റും ചിലവിടുന്നതാവും ഉചിതം. ആ. സാമ്പത്തിക ലാഭം ഇച്ഛിക്കുന്നെങ്കില്‍: >ഒന്നാമതായി വേണ്ടത് അക്കാര്യം അറിയിക്കുകയും സപ്ലയര്‍മാരുമായി ഭാവിയില്‍ ലാഭത്തിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ആശയ വത്യാസം അങ്ങനെ ഒഴിവാക്കുകയും ആണ്‌ >ലാഭത്തിന്റെ ഒരു വിഹിതം ബൂലോഗത്തിന്‌ എന്ന ആശയം കണ്ടു. അത് ഒട്ടും ആശാസ്യമല്ല. ലാഭം പൊതുജനത്തിനല്ല, മുതല്‍ മുടക്കിയവന്‌ അവകാശപ്പെട്ടതാണ്‌. വെറുതേ ലാഭ വിഹിതം ആരും വാങ്ങരുത്. >കൃതികളുടെ സപ്ലയര്‍മാര്‍ക്ക് മുന്‍‌കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിരക്കുകള്‍ അനുസരിച്ച് പ്രതിഫലം നല്‍കുക. അവര്‍ക്കും ലാഭത്തില്‍ പങ്കു ചേരാന്‍ അവകാശമില്ല എന്നതിനാല്‍ സപ്ലേ അനുസരിച്ച് വില നല്‍കി വാങ്ങുക. > കമ്പനി ഉണ്ടാകുന്ന സംബന്ധിച്ച് ഭാവിയില്‍ ചര്‍ച്ചകളോ തര്‍ക്കങ്ങളോ ഉന്നയിക്കാന്‍ ബൂലോഗം എഴുത്തുകാര്‍ക്കോ വായനക്കാര്‍ക്കോ യാതൊരു അവകാശവും ഉണ്ടായിരിക്കരുത്. പൊതുജനാഭിപ്രായം അനുസരിച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാന്‍ ആവില്ല. ഇ. സഹകരണ സംഘം ആയി പ്രസ്ഥാനം രൂപകല്പ്പന ചെയ്യുകയാണെങ്കില്‍ ഇതിലേക്ക് കൃതികള്‍ സംഭാവന ചെയ്യുന്നവരെല്ലാം ഷെയറുകള്‍ എടുക്കേണ്ടതും, വോട്ടിങ്ങ് അനുസരിച്ചു മാനേജ്മെന്റ് നിശ്ചയിക്കേണ്ടതും ഉണ്ട്. അങ്ങനെ ആണെങ്കില്‍ ലാഭവിഹിതം സപ്ലയര്‍-മെംബര്‍മാര്‍ക്കു ലഭിക്കും. പക്ഷേ തുടങ്ങിയവര്‍ എന്നും തലപ്പത്തുണ്ടാവണം എന്നോ അവര്‍ തീരുമാനിക്കുന്ന രീതിയില്‍ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നോ ആഗ്രഹിക്കരുത്- സഹകരണ രീതിയില്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ മാര്‍ഗ്ഗവും ലക്ഷ്യവും നേതാവിനെയും ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. ൪. വാണിജ്യതന്ത്രം (Commercial Strategy) അ. ഉപഭോക്തൃനിര്‍ണ്ണയം ആശംസകളും മുദ്രാവാക്യങ്ങളും അഞ്ചിന്റെ തുട്ടിനു പോലും കൊള്ളില്ല. എത്ര വരിക്കാര്‍ ബൂലോഗത്തു നിന്നും ഇപ്പോള്‍ തയ്യാറുണ്ട് എന്ന് ഒരുഭിപ്രായ സമാഹരണം നടത്തേണ്ടതുണ്ട്. വാരിക/മാസിക പ്രസാധനരംഗത്തു നിന്നുള്ള ബ്ലോഗര്‍മാരോട് ചര്‍ച്ച ചെയ്തും മാര്‍ക്കെറ്റിങ് സ്റ്റഡി രംഗത്തുള്ളവരോട് അഭിപ്രായം ആരാഞ്ഞും ആഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സില്‍ (ABC) രെജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചും തുടക്കത്തല് എത്ര പേര്‍ വരിക്കാരായും കടകളില്‍ നിന്നു വാങ്ങുന്നവരായും കാണുമെന്നും കാലാന്തരത്തില്‍ എത്രകണ്ട് അത് വര്‍ദ്ധിപ്പിക്കാനാവുമെന്നും നിര്‍ണ്ണയിക്കേണ്ടതും, മിനിമം എത്ര പ്രതി വിറ്റാല്‍ മാസിക നടത്തിക്കൊണ്ടു പോകാനുള്ള ചിലവ് ഈടായിക്കിട്ടും (break-even point) എന്ന് നിര്‍ണ്ണയിച്ച് അതിനപ്പുറം തുടക്കത്തിലെയോ സമീപഭാവിയിലോ മാസികയ്ക്ക് സര്‍ക്കുലേഷന്‍ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആ. ദാതൃതന്ത്രം (Supplier Strategy) എഴുത്തുകാര്‍ ബൂലോഗത്തു നിന്നുള്ളവര്‍ മാത്രമാണെങ്കില്‍ നിലവിലുള്ളവരില്‍ നിന്നും എത്ര പേര്‍ മാസികയ്ക്കു തങ്ങളുടെ കൃതികള്‍ തരാന്‍ തയ്യാറുണ്ടെന്ന് അഭിപ്രായം സമാഹരിക്കുക. വോട്ടിങ് മതിയാവില്ല, തയ്യാറുള്ള ബ്ലോഗര്‍മാരുടെ പട്ടിക ഉണ്ടാക്കുകയും അവരില്‍ എത്രപേരുടെ കൃതികള്‍ മാസികയുടെ നിലവാരത്തിനു യോജിക്കുന്നെന്ന് കണ്ടെത്തുകയും, അവരുടെ പോസ്റ്റ് ഫ്രീക്വന്‍സി അനുസരിച്ച് ഒരു മാസം മാസികയ്ക്ക് വേണ്ട വിഭാഗങ്ങളില്‍ (ഇ. എന്ന ഭാഗം കാണുക) എല്ലാം അവശ്യം വേണ്ടത് ലഭിക്കുമെന്നും ഉറപ്പാക്കുക. കരുതിയിരിപ്പ് (base stock) ആയി കാലാന്തര പ്രാധാന്യമുള്ള കൃതികള്‍ കൈവശം സൂക്ഷിക്കേണ്ടതുമുണ്ട്. ഇ. നിര്‍മ്മിതീതന്ത്രം (product strategy) നിലവിലുള്ള മാസികകളുടെ രൂപത്തില്‍ ആണോ ബ്ലോഗ് മാസികയും ഇറങ്ങുന്നത് എന്ന് തീരുമാനിക്കുക. സ്ഥിരം വിഭാഗങ്ങള്‍ ആയി എന്തൊക്കെ ഉണ്ടാവുമെന്നും തീരുമാനിക്കുക. കഥ, കവിത, നിരൂപണം (സാഹിത്യം, സിനിമ), ടെക്നോളജി, ശാസ്ത്രം, രാഷ്ട്രീയ- ഇതര ലേഖനങ്ങള്‍, നര്‍മ്മപംക്തികള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പാചകം, ഫോട്ടോ ഫീച്ചര്‍, ബാലപംക്തി തുടങ്ങിയവ സ്ഥിരം പംക്തികളായി നിലനിര്‍ത്താന്‍ മാത്രം എഴുത്തുകാര്‍ സപ്ലയര്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തി അവയില്‍ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാവുന്നതാണ്‌. ഡിസൈന്‍, ലേ ഔട്ട്, പ്രിന്റിങ് മുതലായവയില്‍ പ്രാവീണ്യം ഉള്ള ബൂലോഗരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് ഉചിതമായവ സ്വീകരിക്കാം. ഈ. മത്സരതന്ത്രം (competition strategy) നിലവിലുള്ള ബ്ലോഗ് സൃഷ്ടികളില്‍ എറ്റവും മെച്ചപ്പെട്ടവ മാസിക ആക്കിയാല്‍ പ്രിന്റ് മീഡിയയില്‍ അത് ഭാഷാപോഷിണി, സമകാലിക മലയാളം, മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി എന്നീ വാരിക/ മാസികകളോടാണ്‌ മല്‍സരിക്കുന്നത്. ബ്ലോഗ് എന്തെന്ന കൗതുകം കൊണ്ട് ഒറ്റപ്രതി വാങ്ങുന്നവരെയും, ബ്ലോഗര്‍മാരായ വരിക്കാരെയുമൊഴിച്ചുള്ളവര്‍ ഇവയോട് വിലയും ഗുണനിലവാരവും താരതമ്യപഠനം നടത്തിയാവും ബ്ലോഗ് മാസിക വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവയോട് എങ്ങനെ കിടപിടിക്കാനാവും എന്ന് നിശ്ചയിക്കേണ്ടതുണ്ട്. 8 മുതല്‍ 12 രൂപ വരെ ആണ്‌ ഈ പ്രസിദ്ധീകരണങ്ങള്‍ ഒരു പ്രതിക്ക് വാങ്ങുന്നത് എന്നതിനാല്‍ പരമാവധി 12 രൂപ ആണ്‌ വിലയിടാനാവുന്നതും. അതല്ലാതെ പച്ചക്കുതിര, Take- 1 എന്നിവ പോലെ പ്രീമിയം പ്രോഡക്റ്റ് ആയി ബ്ലോഗ് മാസികയെ വില്‍ക്കാന്‍ ആവുമോ എന്ന കാര്യം സംശയമാണെങ്കിലും അങ്ങനെ കഴിയുമെങ്കില്‍ 50 രൂപ വരെ വില കല്പിക്കാന്‍ കഴിയും. ഭാവിയില്‍ മറ്റൊരു ബ്ലോഗ് മാസികയോ വാര്‍ഷിക പുസ്തകമോ ഇറങ്ങാനുള്ള സാദ്ധ്യത ഏറെയാണ്‌. സപ്ലയര്‍മാര്‍ നിശ്ചിതരായ ഒരു സംഘം മാത്രമാകയാല്‍ ആദ്യം ഇറങ്ങി സ്ഥാപിത മാര്‍ക്കറ്റ് ഉണ്ടാക്കി എന്ന നേട്ടം മുതലാക്കിയും മറ്റാര്‍ക്കു കൊടുക്കാനാവുന്നതിലും പ്രതിഫലം എഴുത്തുകാരനു കൊടുക്കാന്‍മാത്രം വിറ്റുവരവ് മാസികയില്‍ നിന്നുണ്ടാക്കിയും ഇതര ബ്ലോഗ് മാസികകള്‍ ഉണ്ടായി ഭാവിയില്‍ വിറ്റുവരവ് ഇടിയുന്ന ഭീഷണി നേരിടാവുന്നതാണ്‌. ഉ. കച്ചവട തന്ത്രം (marketing strategy) ചെറുകിട മാസികകള്‍ എങ്ങനെ പരസ്യം കൊടുക്കുന്ന രീതികളുടെ ചിലവ് (ഉദാ. പത്രത്തില്‍, ബിറ്റ് നോട്ടീസ് വച്ച്, പോസ്റ്റര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് അഡ്) കണക്കിലെടുത്ത് അതിന്റെ ഹിറ്റ് റേറ്റും നിര്‍ണ്ണയിച്ച് പരസ്യങ്ങള്‍ എത്ര വേണമെന്നും , ചിലവേറെയില്ലാത്ത മറ്റു തരത്തില്‍- ഷോപ്പ് ഡിസ്പ്ലേ പോലെയും പുസ്തക പ്രദര്‍ശനങ്ങളില്‍ ബാനറുകള്‍ കെട്ടിയും മറ്റും പചരണം നടത്താവുന്നതഅണ്‌. ബ്ലോഗര്‍മാര്‍ അവരുടെ പരിചയക്കാരോട് പരിചയപ്പെടുത്തി ചെറിയൊരു മാര്‍ക്കറ്റ് നിര്‍മ്മിച്ചേക്കാം. ഫ്രീ കോപ്പികള്‍ (വായനശാല, കോളെജുകള്‍, സാഹിത്യകാര്‍ മുതലായവര്‍ക്ക്) കൊടുത്തും മാര്‍ക്കറ്റ് വര്‍ദ്ധന ഉണ്ടാക്കാന്‍ കഴിയും. അതിന്റെ ചിലവും ഹിറ്റും കണക്കാക്കി ഫ്രീ കോപ്പി എണ്ണം നിര്‍ണ്ണയിക്കേണ്ടതുണ്ട്. ഹോള്‍സെയില്‍ ഡിസ്റ്റ്രിബ്യൂട്ടര്‍മാരെ ജില്ലാതലത്തില്‍ കണ്ടെത്തി അവരോട് കമ്മീഷന്‍ (അവര്‍ക്കും ചില്ലറ വില്പ്പനക്കാര്‍ക്കും) ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക. മിക്കവാറും വില്‍ക്കാത്ത പ്രതികള്‍ മടക്കിയെടുക്കാന്‍ പ്രസാധകന്‍ സമ്മതിക്കേണ്ടി വരും എന്നതിനാല്‍ ഓവര്‍ സ്റ്റോക്ക് ചെയ്യാന്‍ ഡിസ്റ്റ്റിബ്യൂട്ടറെ നിര്‍ബന്ധിക്കാതെ അവര്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന മാര്‍ക്കറ്റില്‍ നിന്നും തുടങ്ങണം. ഊ. ആസ്തിതന്ത്രം (resource strategy) കൃതികളുടെ അനുസ്യൂത ലഭ്യത, മാസികയുടെ വില, മാര്‍ക്കറ്റിങ്ങ് ചാനല്‍, പ്രാരംഭ ഉപഭോക്തൃവലയം എന്നിവ നിശ്ചയിച്ചു കഴിഞ്ഞാല്‍ മാസിക പ്രസിദ്ധീകരിക്കാനുള്ള സ്ഥിര പ്രിന്റിങ്ങ് സം‌വിധാനം (tech resource/outsource), ഭരണം, എഡിറ്റിങ്ങ്, ഓഫീസ് നിര്വഹണം എന്നിവയ്ക്ക് യോഗ്യരായ ആളുകള്‍ (human resource), കമ്പനി തുടങ്ങാനും ബ്രേക്ക് ഈവന്‍ സെയില്‍സ് ഉണ്ടാകും വരെ അതിനുള്ള ചിലവുകള്‍ വഹിക്കാനും ഉള്ള ധനം കൈവശമുണ്ട്/ ആവശ്യത്തിനു മുന്നേ വന്നു ചേരും (financial resource)എന്നും ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരണം ആരംഭിക്കാം. പിന്‍ കുറിപ്പ്: ഇതൊരു പ്രാരംഭ വിശകലം മാത്രം. ലേഖകന്‍ ഒരു പ്രോജക്റ്റ് റിപ്പോര്‍ട്ട് എഴുതിയിട്ട് ൧൫ വര്‍ഷം കഴിയുന്നു. മാദ്ധ്യമ രംഗവുമായി യാതൊരു ബന്ധവും ഇല്ല എന്നു മാത്രമല്ല ഉള്ളവരുമായി ബന്ധപ്പെടാനുള്ള സാവകാശവും ലഭിച്ചില്ല. ബ്ലോഗ് മാസിക സംബന്ധിച്ച് ചര്‍ച്ചാ പേജില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് കണ്ടപ്പോള്‍ ൫ ദിവസം സമയം മാറ്റി വച്ചിരുന്ന ഈ റിപ്പോര്‍ട്ട് ൫ മണിക്കൂര്‍ പോലും സമയം കിട്ടാതെ തിടുക്കത്തില്‍ തീര്‍ക്കേണ്ടി വന്നു. ഇംഗ്ലീഷില്‍ ആലോചിച്ച് മലയാളത്തില്‍ എഴുതിയതാണ്‌. വിവര്‍ത്തനപ്പിഴകളും ശുഷ്കമായ എന്റെ മലയാള പദസമ്പത്തും മൂലം വന്ന ഏനക്കേടുകള്‍ ഉദ്ദേശശുദ്ധി മാനിച്ച് (ഗുരുവും പണിക്കര്‍മാഷും മറ്റും )തിരുത്തി തരുക/ പൊറുക്കുക. അറിയിപ്പ്: രാധേയന്‍, പട്ടേരി,പ്രോജക്റ്റ് ഫൈനാന്‍സിങ്/ ബാങ്കിങ് പ്രൊഫഷണലുകളോ മറ്റോ ഉണ്ടെങ്കില്‍ അവരും മാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവരും ഈ ഏരിയയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക: ഓടി വന്ന് ഒരു കൈ സഹായിച്ചാല്‍ ഈ ദളിതകളേബരത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാരം കുറഞ്ഞു കിട്ടും, നിങ്ങള്‍ക്ക് പുണ്യവും കിട്ടും. Posted by ദേവന്‍ at 10:05 AM 37 comments: Labels: ബൂലോഗം, ബ്ലോഗ് മാസിക, മുഖ്യധാര Wednesday, May 30, 2007 ശങ്കരന്റെ വാല്‍ , ചേരന്റെ വേല്‍ തുടങ്ങിയവയെപ്പറ്റി. മിസ്സിങ് ലിങ്ക് എന്ന പോസ്റ്റിലെ കമന്റുകളോടുള്ള പ്രതികരണങ്ങള്‍ ൧. ശങ്കരന്റെ ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു! അംബി ചോദിക്കുന്നു ശങ്കരാചാര്യന്‍ ഒരു നമ്പൂതിരി ആയിരുന്നില്ലേ? അപ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പറയുന്ന കാലത്തിനും മുന്നേ (൭-൮ആം നൂറ്റാണ്ട്) നംബൂതിരിമാര്‍ ഉണ്ടായിരുന്നില്ലേ? ശങ്കരാചാര്യരുടെ ജാതി എന്താണ്‌ ? അദ്ദേഹം ശങ്കരന്‍ നമ്പൂതിരി ആയിരുന്നോ? അച്ഛന്റെ പേരു ശിവഗുരു നംബൂതിരി എന്നായിരുന്നോ? അമ്മയുടെ പേര്‍ ആര്യാംബാ അന്തര്‍ജ്ജനം എന്നായിരുന്നോ? അപ്പൂപ്പന്റെ പേര്‍ വിദ്യാപതീ നമ്പൂതിരി എന്നായിരുന്നോ? ആചാര്യന്‍ ജനിച്ചെന്നു പറയുന്ന കൈപ്പള്ളി കുടുംബത്തിനെ എത്ര തലമുറ താഴോട്ടു വന്നാലും ഒരൊറ്റ നംബൂതിരി ഉണ്ടെന്നു സ്ഥാപിക്കാന്‍ വയ്യ. ( ഇനി നിഷാദ് കൈപ്പള്ളി ശങ്കരാചാര്യന്റെ ആരെങ്കിലും ആണോ എന്നും തിരക്കേണ്ടിയിരിക്കുന്നു ) ആര്യന്‍ ഇന്വേഷന്‍ തീയറി പൊളിച്ചു ഞാന്‍ എന്നു പറഞ്ഞ് ഹാരപ്പയിലെ കാളയെ അഡോബ് ഫോട്ടോഷോപ്പിഒല്‍ കുതിരയാക്കിയ എന്‍ എസ് രാജാരാമന്റെ നാടാണിതെന്റെ അമ്പിയേ. ആര്യഭട്ടന്‍, ഭാസ്കരന്‍, വാഗ്ഭടന്‍ , അഗസ്ത്യന്‍ തുടങ്ങിയ നമ്പൂതിരിമാരെക്കുറിച്ചും ഉടനേ വെബ് സൈറ്റുകള്‍ ഉണ്ടായേക്കാം. ആചാര്യന്‍ സ്മാര്‍ത്ത ശൈവന്‍ ആയിരുന്നു. തമിഴു വൈഷ്ണവ ശൈവരരോട് വിഭജിച്ചു നിന്ന ഒരു മൈനോറിറ്റി ... നിര്‍ബന്ധമാണെങ്കില്‍ ശങ്കരപ്പട്ടര്‍ എന്നു വിളിച്ചോ, സ്മാര്‍ത്ത ശൈവര്‍ ശിവനെ മാത്രം പൂജിച്ചു, അതില്‍ നിന്നും വിട്ടു ചാടി ഭജഗോവിന്ദം ചൊല്ലി എന്നതുകൊണ്ട് ആചാര്യനെ നമ്പൂതിരി ആക്കാമോ? വയ്യ. സ്മാര്‍ത്ത ശൈവര്‍ നിര്‍ബ്ബന്ധമായും ശിവന്റെ പര്യായങ്ങളുള്ള പേരുകള്‍ ഇട്ടിരുന്നു. ആചാര്യന്റെ അപ്പാവ് ശിവഗുരു കാലടി സ്വയംഭൂ ശിവക്ഷേത്രത്തിലെ പൂജാരി ആയിരുന്നു . അമ്മയുടെ പേര്‍ സതി/ ആര്യ എന്നായിരുന്നു. ശങ്കരന്‍ ആചാര്യനെ നമ്പൂതിരി ആക്കി എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പദ്മപാദര്‍ മലയാളി ബ്രാഹ്മണന്‍ ആണെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ച് ഗവേഷണം നടക്കുന്നുണ്ട്. എങ്ങോട്ടും അങ്ങനെ അടുക്കുന്നില്ലെന്നു മാത്രം. എന്നോടു ചോദിച്ചാല്‍ എനിക്കറിയില്ലെന്നു ഞാന്‍ പറയും. വാദത്തിനിനി ആചാര്യന്‍ നമ്പൂതിരി ആണെന്നു സമ്മതിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ കാലത്ത് മൊത്തമായി കേരള ബ്രാഹ്മണര്‍ (എല്ലാ ശൈവരും വൈഷ്ണവ തമിഴന്മാരും ഒക്കെ അടക്കം ) അരശതമാനം പോലും ഇല്ലായിരുന്നെന്നും അവര്‍ പ്രഭുക്കന്മാരോ മനുഷ്യരെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്ന കാട്ടാളന്മാരോ അല്ലായിരുന്നെന്നും സാധാരണക്കാരായ പുരോഹിതര്‍ ആയിരുന്നെന്നും എതു രേഖ പരിശോധിച്ചഅലും തെളിഞ്ഞു കാണാം. ഉദാ:- കൊല്ലം രാമേശ്വരം ശാസനത്തില്‍ അമ്പലത്തിലെ വരുമാനത്തില്‍ നിന്നും ബ്രാഹ്മ്മണര്‍ക്ക് ഒരു തുക ജീവിത ചിലവിനായി നീക്കി വയ്ക്കണമെന്നും പുറമ്പോക്ക് പതിച്ച് ബ്രാഹ്മണര്‍ക്ക് കൊടുക്കണമെന്നും പറയുന്നു. അതില്‍ നിന്നും കേരളത്തിനു കുത്തകാവകാശമുള്ള ബ്രഹ്മസ്വത്തെ കാണാനാവില്ലെന്നു മാത്രമല്ല, ദേവസ്വത്തിനും ബ്രാഹ്മണനു പ്രത്യേകിച്ച് അവകാശമൊന്നും ഇല്ലെന്ന് കാണാനാവുന്നില്ലേ? (കൊല്ലം ഇന്‍സ്ക്രിപ്ഷന്‍ ആധാരം കഡോ. . പി ജെ ചെറിയാന്റെ ലേഖനം) ഒരു രേഖയുമില്ലെങ്കില്‍ ‍ തന്നെ ജൈന രാജാക്കന്മാര്‍ ഭരിച്ചിരുന്ന, ബ്രാഹ്മണേതര്‍ നാടുവാണിരുന്ന ഒരു പ്രാധാന്യവും അധികാര സ്ഥാനമാനങ്ങളും ഇല്ലായിരുന്ന ഒരു വര്‍ഗ്ഗമായിരുന്നു അന്നത്തെ പൂജാരിമാര്‍. ൨. മുഖ്യധാര കരീം മാഷേ, എന്തോ എനിക്കു മുഖ്യധാരയില്‍ വിശ്വാസം പോയി പോയി വരുന്നു. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ചരിത്ര ഗവേഷണ കൗണ്‍സിലിനോ ഡോ. ചെറിയാന്‍, ഡോ. രാജന്‍ ഗുരുക്കളെ ഇവരെ പോലെ ആര്‍ക്കെങ്കിലും എഴുതി നോക്കാം. ൩. പി കെ ബാലകൃഷ്ണന്‍ കുടുംബം കലക്കീ, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ അല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്നതു പോലെ വായിച്ചിട്ടില്ല. "ജാതിവ്യവസ്ഥിതിയും കേരളചരിത്രവും" എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടില്ല, ൧൮൦൦കളിലെ ചരിത്രമാണതെന്ന് ആരോ എഴുതിയ റിവ്യൂവില്‍ കണ്ടതുപോലെ... ശരിയാണോ? അംബീ, ലിങ്ക് കിട്ടി ബോധിച്ചു, നന്ദി. ചട്ടമ്പി സ്വാമികള്‍ പെന്‍ഡിങ് ആണ്‌ ഇടാമേ. ൪. പരശു vs വേല്‍! മാവേലി, ഇന്ത്യയുടെ ചരിത്രം അവനവന്റെ ഗ്രൂപ്പിന്റെ ചരിത്രം ആണെന്ന് സ്ഥാപിക്കാനുള്ള തരം റിസല്‍ട്ട് ഓറിയന്റട് ചരിത്രകാരന്മാരും (സായിപ്പും ഗോസായിയും എല്ലാം) ഫിക്ഷനില്‍ കൂട്ടിക്കുഴച്ച് ഇല്ലാത്തതെന്തൊക്കെയോ ഉണ്ടെന്നു പറയുന്നവരും ഒക്കെ കൂടി എടുത്തിട്ടു പെരുമാറുകയാണ്‌. നമുക്കു ചുറ്റുമുള്ളതിനു കുറച്ചു കൂടി ചിട്ട ഉണ്ട്. അതിനു വലിയൊരു നന്ദി പറയേണ്‍റ്റത് ഗ്രന്ഥവരി സമ്പ്രദായത്തിനാണ്‌ . എന്നാല്‍ നമ്മുടെ മണ്ടയ്ക്കിട്ടും കേരളോല്പ്പത്തി, കേരളചരിതം എന്നൊക്കെ തോന്ന്യാങ്ങള്‍ എഴുതി വച്ചിട്ടമുണ്ട്. കുള്ളന്റെ കള്ളങ്ങളെ ഒരു ചട്ടമ്പി ഇടിച്ചു പൊളിച്ചു കളഞ്ഞിട്ടുമുണ്ട്. (ചട്ടമ്പി സ്വാമി തിരുത്തിയത് എന്തൊക്കെ എന്ന് പ്രത്യേക കുറിപ്പ് അംബിസ്സമ്മര്‍ദ്ദം മൂലം ഉണ്ടാവുന്നുണ്ട്) എല്ലാം അടുക്കി പെറുക്കി വയ്ക്കണം, മാവേലിയും ഒപ്പമുണ്ടല്ലോ അല്ലേ? ഓണമെന്താണെന്ന് ഒത്തിരി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്, ഒറ്റ അഭിപ്രായം പറയുക വയ്യ, പക്ഷേ ബലിയെ കേരളം അഡോപ്റ്റ് ചെയ്തത് സംബന്ധിച്ചു ഒരു തീരുമാനം ആയില്ല. ബലിയെ പുരാണത്തില്‍ കേരള രാജനെന്നു കണ്ടെത്തുകയും വയ്യാ. പക്ഷേ പരശുരാമ കഥ ഇങ്ങോട്ടെടുത്തതിനു കാരണമെന്താണോ? ചേരന്‍ ചെങ്കുട്ടുവന്‍ ഭരിക്കുന്ന കാലത്ത് കടല്‍ കുറേ പിന്മാറി കര രൂപപ്പെട്ടു (എതാണ്ട് ഈ കാലത്താണ്‌ കൊല്ലത്തിന്റെ കുരക്കേണി കടല്‍ കൊണ്ട് പോയതും ) ഇത്രയും കര ഉണ്ടായത് (കേരളമല്ല) ചെങ്കുട്ടുവന്റെ കാലത്തായതുകൊണ്ട് "കടലെ പിറകോട്ടിയ ചെങ്കുട്ടുവന്‍" എന്ന് അദ്ദേഹം അറിയപ്പെട്ടു. സംഘകാല പാട്ടുകളില്‍ അത് ചെങ്കുട്ടുവന്‍ മലമുകളില്‍ നിന്നും ഒരു വേല്‍ കടലിലേക്ക് എറിഞ്ഞ് കര പൊന്തിച്ചു എന്ന വീരഗാഥ ആയി മാറി. പിന്നെയെപ്പോഴോ ആ കഥയില്‍ നിന്നും ഊറ്റം കൊണ്ട് എറിഞ്ഞത് ചെങ്കുട്ടുവന്റെ വേലല്ല, രാമന്റെ പരശു ആണെന്നും അതെറിഞ്ഞത് ഞങ്ങള്‍ക്ക് ഭൂമി കിട്ടാനാണെന്നും പറഞ്ഞ്‌ ഒരു കേരള ചരിതം ഉണ്ടാക്കിയെടുത്തതാവാം! നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയെന്ന് പറഞ്ഞു നടക്കുന്ന കൃസ്ത്യാനികള്‍ അവര്‍ അവകാശപ്പെടുന്ന പഴക്കം ഉണ്ടെങ്കില്‍ ജൈനമതത്തില്‍ നിന്നുള്ള കണ്‌വേര്‍ട്ടുകള്‍ ആയിരിക്കാനാണു സാദ്ധ്യത. എന്തായാലും അതൊരു വലിയ ചര്‍ച്ചക്കുള്ള വിഷയമല്ല, പണ്ട് നമ്പൂതിരിമാര്‍ ആയിരുന്നെങ്കിലും ജൈനന്മാര്‍ ആയിരുന്നെങ്കിലും അവരുടെ ഇന്നത്തെ മത വിശ്വാസത്തെ അതു ബാധിക്കുന്നില്ലല്ലോ? പിന്നെ പഴക്കം പറയാനാണെങ്കില്‍ ഉള്ളാടരും മലവേടരും കുറച്ചു കൂടെ അബോറിജിനല്‍ ഡിസന്റ് അവകാശപ്പെടാന്‍ യോഗ്യരാണ്‌. മുക്കുവരും. കുറുമാനേ, നന്ദി. ചിത്രകാരാ, ഒപ്പമുണ്ടാവുമല്ലോ ചരിത്രകാനാവാന്‍? ൫.കേരളപ്പഴമ, ശങ്കരാചാര്യര്‍ , ചാതുര്‍‌വര്‍ണ്ണ്യം ജ്യോതി ടീച്ചറേ, 1. കേരളപ്പഴമ: കേരളത്തിറ്റെ ഭൂരിഭാഗം കടലില്‍ നിന്നും ഒരു സീസ്മിക്ക് ആക്റ്റിവിറ്റിയില്‍ എത്രയോ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്നേ കടലില്‍ നിന്നും പൊന്തിയെന്ന് ഭൂമിശാസ്ത്രകാരന്മാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. ശേഷവും കേരളത്തിന്റെ പല ഭാഗങ്ങള്‍ കടലില്‍ നിന്നും പൊന്തിയിട്ടുണ്ട്, പലതും കടല്‍ കൊണ്ടു പോയിട്ടുമുണ്ട് (ഉദാ കൊല്ലം കുരക്കേണി). എന്നാല്‍ ഇതിഹാസങ്ങള്‍ എഴുതപ്പെടുന്നതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ തന്നെ കേരളമുണ്ടായിരുന്നു. എന്റെ തൊട്ടയല്വക്കം, കടല്‍ത്തീരത്തു നിന്നും 15 കിലോമീറ്റര്‍ മാത്രമുള്ള മങ്ങാടു നിന്നെടുത്ത നന്നങ്ങാടിയിലെ മൃതന്‍ 3000 BC യിലേതെന്ന് c-14 പരീക്ഷണങ്ങള്‍ പറയുന്നു. കേരളത്തില്‍ ഒട്ടേറേ സ്ഥലത്ത് മെഗാലിഥിക്ക് കാലത്തെ നന്നങ്ങാടികള്‍ കിട്ടിയിട്ടുണ്ട്. 2. ബുദ്ധമതവും , അതിനെക്കാള്‍ ആഴത്തില്‍ ജൈനമതവും ഇവിടെ വേരോടിയിട്ടുണ്ട് (പ്രധാനമായും ചേരരാജാക്കന്മാര്‍‍ ജൈനരായതുകൊണ്ട് അവര്‍ പ്രചാരം കൊടുത്തതാണ്‌. മതത്തിനൊരു താങ്ങ് ഇല്ലാതെ പ്രചരിക്കാന്‍ ബുദ്ധിമുട്ട് കുറേയുണ്ട്, അതു പറഞ്ഞാല്‍ ഇനി വര്‍ഗീയ ലഹള തുടങ്ങും. ഒരു സ്റ്റേറ്റിന്റെ മത ചായ്വ് മാറാതെ മാസ്സ് ലെവലില്‍ മതം മാറുന്നത് അപൂര്വ്വമാണ്‌. ഒരു മൈനോറിറ്റി സ്വയം മതം അന്വേഷിച്ചറിഞ് മാറും, ഭൂരിഭാഗം പ്രചരണത്തിലാണ്‌ മാറുന്നത്. എത്ര ആകര്‍ഷക തത്വം ഉള്ള മതം ആണെങ്കിലും. ) ബുദ്ധനും ജൈനനും ഉണ്ടാവും മുന്നേയും കേരളത്തില്‍ മതങ്ങളുണ്ടായിരുന്നു, അതെല്ലാം ഹിന്ദുമതം തന്നെ. ആ ഹിന്ദുമതാചാര പ്രകാരമാണ്‌ 3000 വര്‍ഷം മുന്നേ മരിച്ച ആ അബോറിജിന്‍ പ്രഭുക്കളെ മണ്‍ കുടത്തില്‍ അടക്കം ചെയ്തത്. ആ ഹിന്ദു മതത്തില്‍ നിന്നും കണ്‍വേര്‍ട്ട് ആയവരാണ്‌ ജൈനന്മാര്‍. 3. ശങ്കരാചാര്യന്‍ ഹിന്ദു മതത്തിന്റെ വീഴ്ചയേയും അനാചാരങ്ങളെയും, പ്രധാനമായും കാപാലികത്തത്തേയും ഉച്ചാടനം ചെയ്തിട്ടുണ്ട് നല്ലൊരളവില്‍. എന്നാല്‍ അദ്ദേഹത്തിന്റെ എഫര്‍ട്ടുകള്‍ കേരളത്തില്‍ ആയിരുന്നില്ല , വേദാന്തമോ ഒന്നും തന്നെ കേരളത്തില്‍ വലിയ പ്രചാരവുമില്ലായിരുന്നു. ആ നിലയ്ക്ക് ശങ്കരനു കേരള ചരിത്രത്തില്‍ വലിയ സ്ഥാനമില്ല, അദ്ദേഹം മലയാളമണ്ണില്‍ ജനിച്ചു എന്നതൊഴിച്ചാല്‍. മഹാവ്യാധിയായി ഇന്ത്യയെ നശിപ്പിച്ച ജാതി വ്യവസ്ഥയെ ഒന്നും ചെയ്യാന്‍ ശങ്കരനായില്ലല്ലോ? അദ്വൈതിയായ അദ്ദേഹത്തിനു നുണ പറയേണ്ടി വന്നു ശിവന്‍ ചണ്ഡാലനായെത്തിയപ്പോഴഅണ്‌ അയിത്തമെന്ന അസംബന്ധം മനസ്സിലായതെന്ന്... അതും ജീവിതാവസാനത്തോടടുത്ത് ! 4. ഒരു കാര്യത്തില്‍‍ ശക്തിയായി വിയോജിക്കട്ടെ. ആദ്യം വന്നവര്‍ ബ്രാഹ്മണരും പിന്നെ പിന്നെ എത്തിയവര്‍ കീഴ്ജാതികളും ആയാണ്‌ ചാതുര്വര്‍ണ്യം രൂപപ്പെട്ടതെന്നതില്‍. അറിവ് ഏറ്റവും വലിയ ആയുധമാണ്‌, അതു പൂഴ്ത്തിവച്ചവര്‍ ബ്രാഹ്മണര്‍ ആയി (വേദിക്കുകള്‍ ബ്രാഹ്മണര്‍ ആയിരുന്നില്ല , ശാരീരിക നാശത്തിനുള്ള ആയുധം കയ്യിലുള്ളവര്‍ ക്ഷത്രിയരായി, പണമുള്ളവന്‍ വൈശ്യനായി... ബാക്കിയുള്ളവന്‍ സ്വമേധയാ ശൂദ്രനായി ഹിന്ദുമതത്തിലേക്ക് വന്നു ചേര്‍ന്നെന്നാണോ ടീച്ചര്‍ പറയുന്നത്? അവനു എതു ദൈവത്തെ സം‌രക്ഷണത്തെ, എതു വിദ്യയെ, എതറിവിനെ, എതു അവകാശത്തെ കൊടുത്തു ആ മതം? അവന്‍ വേറേ ചോയ്സ് ഇല്ലാതെ ജീവിച്ചു, അല്ലാതെ സ്വയം വന്നു ചേര്‍ന്നതാവില്ല. അതായത്, കയ്യൂക്കുള്ളവന്‍ മേലെയെത്തി, ബാക്കി വരുന്ന ഭൂരിപക്ഷത്തെ പീഡിപ്പിച്ചു ജീവിച്ചു. അടിമക്കച്ചവടംനിലവിലുണ്ടായിരുന്ന ലോകമായിരുന്നല്ലോ അന്ന്. 5.ആചാര്യന്‍ അദ്വൈതം പ്രചരിപ്പിച്ചു, ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ചു ഒക്കെ നല്ല കാര്യങ്ങള്‍. എറ്റവും നല്ല കാര്യം ഉപനിഷത്തുക്കളില്‍ ചിലതിനു ഭാഷ്യം നല്‍കി. പക്ഷേ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ്‌? കേരളത്തിലെ ജൈനമത വിശ്വാസികളെ തിരിച്ചു ആചാര്യന്‍ ഹിന്ദു മത വിശ്വാസികളാക്കിയോ? ഇല്ലെന്നു തോന്നുന്നു. ആക്കിയെങ്കില്‍ അതൊരു ക്രൂരകൃത്യവുമായിപ്പോയി. ബുദ്ധ-ജൈനമതക്കാല ശേഷം തിരിച്ചു കേരളം പോയത് ആ നല്ല പഴയ കാലത്തേക്കല്ല, ബ്രഹ്മസ്വവും ദേവസ്വവും സര്വ്വസ്വവും അടിച്ചു മാറ്റിയ ജനങ്ങളിലെ മഹാഭൂരിഭാഗവും ശൂദ്രനും അവര്‍ണ്ണനുമായി തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കേണ്ട, സ്ത്രീകള്‍ ഭോഗപ്പണ്ടങ്ങള്‍ മാത്രമായ ഒരു അധ:പതിച്ച പ്രാകൃത കാലത്തേക്കാണ്‌. അതില്‍ പങ്കുണ്ടോ ആചാര്യന്‌? ഇല്ലാതിരിക്കട്ടെ. സീരിയല്‍ അടുത്ത ലക്കം :) ഫൈസല്‍, സിബു എന്നിവര്‍ വടക്കന്‍ പാട്ടിന്റെ കാലഘട്ടം എങ്ങനെ നിര്‍ണ്ണയിക്കും എന്നും നന്ദു അതൊരു ഫിക്ഷണല്‍ ആഗ്രഹം മാത്രമാണോ എന്നു ചോദിച്ചതിനും അടക്കം ഒരു വടക്കന്‍ പാട്ട് സ്പെഷല്‍ മറുപടി അടുത്ത പോസ്റ്റായി വരുന്നുണ്ട്. എതിരന്റെ ഇന്‍പുട്ട് അവിടെ നമുക്ക് കടലക്കറി കൂട്ടി കഴിക്കുകേം ചെയ്യാം. അടുത്ത പോസ്റ്റ് വടക്കന്‍ പാട്ടുകളുടെ കാല നിര്‍ണ്ണയത്തെക്കുറിച്ച്. Posted by ദേവന്‍ at 4:42 AM 16 comments: Labels: കേരളം, ചരിത്രം, ജാതി മതം Tuesday, May 22, 2007 മിസ്സിങ് ലിങ്ക് മാവേലി നാടുവാണൊരു കാലം ഉണ്ടായിരുന്നോ കേരളത്തിന്? ഉണ്ടെന്നു പറയണമെങ്കില്‍ മാവേലി ഒരു വ്യക്തിയല്ല, ഒരു ഭരണ സംവിധാനമാണെന്നു വിചാരിക്കേണ്ടി വരും. ഒരു നാടുവാഴിയും ഒറ്റയ്ക്ക്‌ കേരളമാകെ ഭരിച്ചത്‌ ചരിത്രത്തില്‍ കണ്ടെത്ത വയ്യ. എന്നാല്‍ മാനുഷരെല്ലാവരും ഒന്നുപോലെ ആയിരുന്നു! ധനത്തിലെ വലിപ്പച്ചെറുപ്പം ഒഴിച്ചാല്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവനുമൊന്നുമില്ലാത്ത ആ കാലം വളരെയൊന്നും പഴക്കമില്ലാത്തതാണ്‌ മലയാളിക്ക്‌. സംഘകാല കൃതികളിലും മറ്റും ജാതിമത പരാമര്‍ശങ്ങള്‍ അത്രകണ്ട്‌ ഇല്ലെന്നതാണ്‌ പൊതുവില്‍ 12 ആം നൂറ്റാണ്ടുവരെ അയിത്തം ശക്തമായൊന്നും ഇല്ലായിരുന്നെന്നതിനു ദുര്‍ബ്ബലമായൊരു തെളിവായി കാട്ടപ്പെടുന്നത്‌. ഇതിലും എത്രയോ മികച്ച തെളിവുണ്ടു മലയാളിക്ക്‌- അത് ആരും കാണാതെ പോകുന്നു. ഏ. ഡി 9-11 വരെയുള്ള കാലങ്ങളിലെ വീരകഥകള്‍ ആണു വടക്കന്‍ പാട്ടുകള്‍ എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ചേര-ചോള യുദ്ധകാലത്തിനു ശേഷമാണ്‌ കളരികള്‍ ഉണ്ടായെതെന്ന ഏകദേശം വിശ്വസനീയമായ അനുമാനങ്ങളുണ്ട്‌. ഈഴവരും നായന്മാരും കുറുപ്പന്മാരും പാണരും കൊല്ലപ്പണിക്കാരും മേനോന്മാരും ഒന്നും തങ്ങളില്‍ ഉച്ചനീചത്വം സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല ആ വീരന്മാര്‍ ജീവിച്ചിരുന്ന കാലത്ത്‌. ഉണ്ടെങ്കില്‍ കൊല്ലന്‍ ചെക്കനോട്‌ ചുരിക വീട്ടില്‍ കൊണ്ടു എത്തിക്കാന്‍ പറയാതെ അങ്കത്തലേന്നു ചേകവന്‍ ആയാസപ്പെട്ട്‌ അവന്റെ കുടിയിലെത്തി പതിനാറു പണവും നല്‍കി ചുരിക വാങ്ങാന്‍ പോകുമായിരുന്നില്ലല്ലോ! ചേകവന്‍ പുറപ്പെട്ടതോ "പുത്തൂരം ആരോമല്‍ ചേകവരും മച്ചുനിയന്‍ ചന്തു പടക്കുറുപ്പും കീഴൂരിടത്തിലെ വാഴുന്നോരും ഒരുമിച്ചു തന്നെ പുറപ്പെടുന്നു ആര്‍പ്പും നടപ്പും നടാവെടിയും ആയിരത്തൊന്നോളം നായന്മാരും അങ്കത്തിനായി പുറപ്പെട്ടെടോ!" ഒരീഴവനെ പല്ലക്കില്‍ കയറ്റരുതെന്ന് കീഴൂര്‍ വാഴുന്നവര്‍ക്കു തോന്നിയില്ലല്ലോ? ചേകവനും അദ്ദേഹവും മച്ചുനന്‍ കുറുപ്പും പല്ലക്കില്‍ ഇരിക്കുമ്പോള്‍ ആര്‍പ്പു വിളിച്ചു കൂടെ നടന്ന നായന്മാര്‍ അവനിലെ വീരനെ മാത്രമേ കണ്ടുള്ളൂ. ഇതിലും കൌതുകകരമായുള്ളത്‌ മതങ്ങള്‍ തമ്മിലും ഒരു ഭേദവുമില്ലെന്നുള്ളതാണ്‌. നാടുവാഴിയോട് മദമിളകി കാട്ടിലേക്കോടിയ പൊന്നു കെട്ടിയ കൊമ്പുള്ള തന്റെ ഇഷ്ട ഗജത്തെ കാട്ടിലിട്ടു പിടിച്ച്‌ തിരിച്ചു കൊണ്ടുവന്ന് പന്തിയില്‍ കെട്ടിയിട്ട്‌ ആലിക്കുട്ടി "എന്നുടെ നാട്ടേക്ക്‌ പോകവേണം അപ്പോള്‍ പറയുന്നു നാടുവാഴി നാട്ടിന്റെ പകുതിയും തന്നു ഞാന്‌ ഓമന മകളെ വിളിച്ചു ചൊന്നു അവനങ്ങൊരുമിച്ച്‌ പോയ്ക്കൊണ്ടാലും ഈ നില്‍ക്കും പുരുഷനെ കണ്ടോ നീയ്യ്‌? ഉമ്മപെറ്റിങ്ങനെ മക്കളുണ്ടോ?" നാടുവാഴി ആലിക്കുട്ടിയുടെ മതം കണ്ടില്ല, അവനിലെ ശൂരനെ മാത്രമേ കണ്ടുള്ളൂ. മകളുടെ കൈ പിടിച്ചേല്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല തമ്പുരാന്‍. സ്ത്രീകളും അക്കാലത്ത്‌ വളരെ സ്വതന്ത്രരായിരുന്നു. വഴിയില്‍ പ്രശ്നമാണ്‌ അല്ലിമലര്‍ക്കാവിലേക്ക്‌ പോകേണ്ടെന്നു കേട്ട്‌ പുത്തൂരം കണ്ണപ്പന്റെ മകളാണു ഞാന്‍ പേടിച്ചു പിന്മാറിയിട്ടില്ലെന്നു പറഞ്ഞ്‌ ഒറ്റക്കു പുറപ്പെട്ട ഉണ്ണിയാര്‍ച്ചയുടേത്‌ ഒരൊറ്റപ്പെട്ട കഥയല്ല. കറുത്തേനിടത്തിലെ കുഞ്ഞിക്കന്നി തന്നെ കയറി പിടിച്ച കേളുവിന്റെ കോട്ട ഉദയനന്‍ തകര്‍ത്തിട്ടും അടങ്ങിയില്ല, കേളുവിനെ കെട്ടി അച്ഛനെ മുന്നില്‍ കൊണ്ടു പോയി തൂക്കിലിട്ടു. തുളുനാടന്‍ കണ്ടര്‍മേനോന്‍ കൂടെ പോരുന്നോ എന്ന വഷളന്‍ ചോദ്യം ചോദിച്ചപ്പോള്‍ താഴത്തു മാതുക്കുട്ടി നാണിച്ചു തല കുനിച്ചില്ല, പേടിച്ചോടിയും ഇല്ല. അവള്‍ പറഞ്ഞു: "ആണും പെണ്ണുമല്ലാത്ത വരുതിക്കയ്യാ അമ്മ പെങ്ങന്മാരു നിനക്കില്ലേടാ." കണ്ടു നിന്നവര്‍ തമ്മില്‍ പറഞ്ഞു "തുളുനാടന്‍ കോട്ട തകര്‍ക്കും ചന്തു കോട്ട്യ്ക്കു നാശവും വന്നു കൂടും." അവിടന്നങ്ങോട്ട്‌ ഒരു രണ്ടു നൂറ്റാണ്ടിലെ ചരിത്രം മായ്ച്ചു കളഞ്ഞിരിക്കുന്നു. അവിടെ പകരം എഴുതി വച്ചത്‌ കേരളോല്‍പ്പത്തിയെന്ന അസംഭാവ്യ കഥയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന ശൂന്യമായൊരു കേരളത്തിലേക്ക്‌ അദ്ദേദം ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തിയെന്ന ശുദ്ധ നുണയാണ്‌. ഇറേസ്‌ ചെയ്യപ്പെട്ട ഭാഗം കഴിഞ്ഞു ചരിത്രത്തിന്റെ ചലച്ചിത്രം വീണ്ടും തെളിയുമ്പോഴേക്ക്‌ ആരോമലും തച്ചോളി മരുമകന്‍ ചന്തുവും തീണ്ടാപ്പാടകലെ ഒളിച്ചു നില്‍ക്കുകയായിരുന്നു. നായന്മാര്‍ ഇലമുറി കാര്യസ്ഥനും പിണിയാളപ്രഭുവുമായി വയലില്‍ നില്‍പ്പുണ്ടായിരുന്നു. വീരന്റെ വീട്ടിലേക്ക്‌ കാണാന്‍ പോയിരുന്ന നാടുവാഴി ഏതോ കൊട്ടാരത്തില്‍ പദ്മനാഭന്റെ ദാസനായി ഭക്തിയും ഭോഗവും മാത്രമായി കുറച്ചു കവികളെക്കൊണ്ട്‌ പുകഴ്ത്തിച്ചുകൊണ്ട്‌ ജനങ്ങളിളെ കാണാതെ ഇരിപ്പായിരുന്നു. ആലിക്കുട്ടിയും കടുത്തയും മ്ലേച്ഛന്മാരായത്രേ. ഉണ്ണിയാര്‍ച്ച മേദിനീ വെണ്ണിലാവായി തൃശ്ശൂരില്‍ വേശ്യോത്സവം നടത്തുകയായിരുന്നു. മാതുക്കുട്ടി മകളെ വൈശിക ത്രന്ത്രം പഠിപ്പിക്കുകയായിരുന്നു. കുഞ്ഞിക്കന്നിയോട്‌ മകന്‍ എന്റെ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു പാനല്‍ മെംബര്‍മാരെ കാട്ടിക്കൊടുത്തിട്ട്‌ ഇഷ്ടമുള്ളവനെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞു. വീട്ടില്‍ തന്നെ ജനാല തുറക്കാന്‍ വയ്യാ, പുലപ്പേടിയും മണ്ണാപ്പേടിയും. പിന്നല്ലേ കൂത്തും കോപ്പും കാണാന്‍ പോകുന്നത്‌. അല്ലാ, കാവെവിടെ മക്കളേ മരമെവിടെ മക്കളേ? ഞാന്‍ അവിടെ പാലു കൊടുത്തു വളര്‍ത്തിയിരുന്ന അനന്തനു മുകളില്‍ ശയിക്കാന്‍ ഒരു പദ്മനാഭന്‍ എത്തിയ വഴി ആ സാധു ഉരഗത്തിന്റെ വീടും തകര്‍ന്നോ? ചാത്തന്മാരെ ബന്ധിച്ച്‌ കാട്ടുമാടം മനയ്ക്കല്‍ കുടിയിരുത്തിയോ? മാടന്‍ സ്വാമിയെ ശിവനാക്കി മാറ്റിയോ? യക്ഷിയെ പാലമരത്തില്‍ ബന്ധിച്ചോ? ജിഗ്‌ സാ പസിലിന്റെ ഒരു പീസ്‌ ബാക്കിയായാല്‍ ചിത്രം കിട്ടില്ല. അടിച്ചു മാറ്റി നശിപ്പിക്കപ്പെട്ട കേരളോല്‍പ്പത്തി എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നുണ എഴുതി വച്ച ആ അദ്ധ്യായം ശരിക്കും എന്തായിരുന്നു എന്നതറിയാതെ കേരള ചരിത്രം പൂര്‍ത്തിയാവില്ല. ഗോകര്‍ണ്‍നത്തെത്തിയ പരശുരാമന്‍ കന്യാകുമാരിയിലിരിക്കുന്ന മഹാബലിയുടെ കഴുത്തു വരെ അരിയുന്നൊരു വെണ്മഴു എറിഞ്ഞതല്ല, അതായത് ഒരു യുദ്ധത്തോടെ നമ്പൂതിരിമാര്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചതല്ല. ഒരു തൊപ്പിക്കല്ല്, ഒരു കരിങ്കല്‍ പരിഹാരം, ഒരു രേഖ, ഒരു ബാര്‍ബോസയുടെ കുറിപ്പ്‌ - ഒന്നും അവശേഷിപ്പിക്കാതെ അക്കാലത്തെ അത്ര വലിയൊരു യുദ്ധം കടന്നു പോവില്ല. കുള്ളനായി വന്ന് മൂന്നടി ചോദിച്ച്‌ കള്ളനായി മാറിയ വാമനാ, നീ ഏതു പ്രലംഭത്തിന്റെ കഥയാണു ഒളിക്കുന്നത്‌? ഉജ്ജ്വലവും പൂര്‍ണ്ണവുമായൊരു ജീവിതം നയിച്ചിരുന്നവരെ ഭക്തിയും ഭോഗവും അല്ലാതെ ജീവിതത്തില്‍ ഒന്നുമില്ലെന്നു ചൊല്ലിപ്പഠിപ്പിച്ച്‌ ജാതിമതഭ്രാന്തന്മാരാക്കിയതു ഞാന്‍ തനിയേ തിരുത്തിക്കോളാം. എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ. Posted by ദേവന്‍ at 11:33 AM 51 comments: Labels: കേരളം, ചരിത്രം, ജാതി മതം Friday, May 18, 2007 ഇല്ലാത്ത സ്റ്റാലിനിസം, ഗാന്ധിജി, എരണം കെട്ട ബുദ്ധിജീവികള്‍ . [ഇതൊരു തുടര്‍ച്ചയാണ്‌, ഇതിനും മുന്നേയുള്ള രണ്ട് പോസ്റ്റുകള്‍ വായിച്ചവര്‍ക്കു വേണ്ടിയുള്ളത്] വിമതനും വക്കാരിയും ഉന്നയിച്ചത്‌ ഒരേ കാര്യം. ചരിത്രം തരുന്ന പാഠം. ചരിത്രം കണക്കെഴുത്തുകാരന്റെ നാള്‍വഴി പുസ്തകത്തിലെ transations മാത്രമാണ്‌. പാഠങ്ങള്‍ അതു കഴിഞ്ഞ്‌ മറ്റാരോ അതെല്ലാം കൂട്ടി വ്യാഖ്യാനിക്കുന്ന ലാഭനഷ്ട പട്ടികയും. സ്റ്റാലിന്‍ ഒരു പ്രത്യയശാസ്ത്രവും എഴുതിയില്ല. അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടില്ലെന്ന് ഓര്‍മ്മ. മരിച്ചു പോകും വരെ "ഞാന്‍ ലെനിന്റെ ലോയല്‍ ശിഷ്യന്‍" എന്നു മാത്രമേ പറഞ്ഞുള്ളു സ്റ്റാലിന്‍. ആത്മകഥ പോലും മകള്‍ എഴുതിയതാണ്‌. പിന്നെ എങ്ങനെ സ്റ്റാലിനിസം എന്ന് ആളുകള്‍ വിളിക്കുന്ന "ശാസ്ത്രം" ഉണ്ടായി? അതാണു മേലെഴുത്തു പിള്ള രചിച്ച ലാഭനഷ്ടപ്പട്ടികയിലെ ആഖ്യാനപ്പിഴവ്‌. സ്റ്റാലിനിസമോ? അങ്ങനെ ഒന്നില്ല. ചരിത്രകാരന്മാരും മറ്റുരാജ്യത്തെ കമ്യൂണിസ്റ്റുകളും തെറ്റിദ്ധരിച്ചത്‌ സ്റ്റാലിനെയോ സാഹചര്യമോ എന്താണു നടന്നതെന്ന് മനസ്സിലാക്കാനുള്ള മനസ്സമാധാനത്തോടെ പഠനം പോലും ഇല്ലാതെ പാഠമെഴുതിയതാണ്‌. എന്തിനാണു മാര്‍ക്സിന്റെയും ലെനിന്റെയും അടുത്ത്‌ ഒരു സ്റ്റാലിന്‍ ചിത്രം വച്ചത്‌ പാര്‍ട്ടിയാഫീസുകള്‍? ആ മനുഷ്യനു മരിച്ചാല്‍ ബാക്കിയാകാന്‍ തന്റെ ചിന്തകള്‍ പോലും ഒരിടത്തും എഴുതി വയ്ക്കണമെന്നില്ലായിരുന്നു. എന്തുകൊണ്ട്‌ ട്രോട്സ്കിയെയോ മാവോയെയോ ഹോ ചി മിനെയോ കാസ്റ്റ്രോയെയോ വചില്ല? ചെഗുവേരയെ ചില്ലിട്ടു വച്ചില്ലല്ലോ? ചരിത്രം കൃത്യമായി തന്നത്‌ പാഠങ്ങളാക്കിയപ്പോള്‍ സകലര്‍ക്കും പിഴച്ചു. സ്റ്റാലിന്‍ പാഠം കുറച്ചെങ്കിലും പിഴയ്ക്കാതെ പഠിച്ചത്‌ മാവോയും പിന്നെ നെഹൃുവും ആണ്‌ . ബാക്കി എല്ലാവരും കമ്യൂണിസ്റ്റുകളും ആന്റി കമ്യൂണിസ്റ്റുകളും ചക്കയെന്നെഴുതിയ ആ ചരിത്രത്താള്‍ മാങ്ങയെന്നു വായിച്ചു. സ്റ്റാലിനായി മുന്നോട്ടു വച്ചത്‌ ഒരു പ്രത്യയ ശാസ്ത്രവുമല്ല. 1. ഒരു സെറ്റ്‌ ഇക്കണോമിക്ക്‌ റിഫോംസ്‌- തെണ്ടുന്ന രാജ്യത്തിനു, മരിക്കുന്ന ജനതക്ക്, ക്ഷമിച്ച്‌ കാത്തിരിക്കാനാവില്ല, അടിയന്തിരമായി ഒരു ബിഗ്‌ ടേണ്‍ വേണം, സിവില്‍ വാര്‍ കഴിഞ്ഞത്തു കഴിഞ്ഞു, അതുകൊണ്ട്‌ കുറേ ചൂഷകരും മറ്റും ഒടുങ്ങിയെന്നല്ലാതെ തനിയെ വിള കൊയ്യുന്ന ഒന്നും താനെ മുളച്ചു വരില്ല, ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം (സ്റ്റാലിനിസം എന്ന ഒന്നില്ലെങ്കിലും ബിഗ്‌ ടേണ്‍ തീയറി സ്റ്റാലിന്റെ ഇസം ആയി കൊടുത്തേക്കാം, അതയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നതാണ്‌). ഈ ബിഗ്‌ ടേണിനു വേണ്ടി ഒരുത്തന്റെയും കയ്യും കാലുമ്ന്‍ അടിച്ചൊടിക്കേണ്ട കാര്യമില്ല, സൈബീരിയയില്‍ കൊണ്ടിട്ടു വെടിയും വയ്ക്കേണ്ട. സ്റ്റാലിന്‍ അത്‌ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ അനുകരിക്കുകയും വേണ്ട. ബിഗ്‌ ത്രസ്റ്റ്‌ റ്റു ഇന്‍ഫ്രാസ്റ്റ്രച്ച്കര്‍, റിസേര്‍ച്ച്‌ & ഡെവലപ്പ്‌മന്റ്‌ ആന്‍ഡ്‌ ബിഗ്‌ ഇന്വേസ്റ്റ്‌മന്റ്‌ ഓണ്‍ ബേസിക്ക്‌ മാന്യ്ഫാക്ച്കറിംഗ്‌ ഇന്‍ഡസ്റ്റ്രി. ഇതായിരുന്നു സ്റ്റാലിന്റെ ഇക്വേഷന്‍. അതിനായിട്ട്‌ അദ്ദേഹം പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി. ജവഹര്‍ലാല്‍ നെഹ്രുവിനു ആ പാഠം മനസ്സിലായി. റഷന്‍ പഞ്ചവത്സര പദ്ധതിയുടെ ഒരു ക്ലോണ്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചു. ആദ്യത്തെ പഞ്ചവത്സര പദ്ധതി ഉദ്ദേശിച്ചതിനോടടുത്തു നില്‍ക്കുന്ന ഗുണവും ചെയ്തു. (പിന്നീടുള്ളതെല്ലാം ശരിയായ പ്ലാനിങ്ങും ഇമ്പ്ലിമെന്റേഷനും ഇല്ലാതെ പാഴാകാന്‍ തുടങ്ങിയെങ്കിലും, തത്വത്തില്‍ ശരി നിലനിന്നു.) ബാക്കി അവലോകന വിശാരദ കോഞ്ഞാട്ടകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. 2. ബൂര്‍ഷ്വാ റിപ്രഷന്‍- ഒരു വിപ്ലവം സാമ്രാജ്യത്വത്തിനെ വലിച്ചു താഴെ ഇട്ടാല്‍ കുറേ ചൂഷകന്മാര്‍ ഇല്ലാതെയാവുമെങ്കിലും ബാക്കിയാവുന്നവര്‍, കമ്യൂണിസ്റ്റുകള്‍ അടക്കം മാലാഖയൊന്നുമല്ലെന്നും അവരില്‍ ചിലരുടെ മനസ്സിലെ ഉച്ചനീചത്വം നല്ലൊരു ശതമാനം അവശേഷിക്കുമെന്നും, അത്‌ സമൂഹത്തിലും പാര്‍റ്റിക്കുള്ളിലും കുറെ കാലം കൂടി റിപ്രഷന്‍ ഉണ്ടാക്കുമെന്നും കാലക്രമേശ "ബൂര്‍ഷ്വാ ഇന്‍സൈഡ്‌ പാര്‍ട്ടി" വീണ്ടും തലപൊക്കി പാര്‍ട്ടിയെ ഒരു സംഘം സൂപ്പര്‍ ബൂര്‍ഷ്വാകള്‍ നയിക്കുന്ന സാധാരണക്കാരനു പ്രയോജനമില്ലാത്ത ഭരണവര്‍ഗ്ഗം ആക്കി മാറ്റി വിപ്ലവത്തിന്റെ ചോരയ്ക്ക്‌ ഒരു പ്രയോജനവുമില്ലാതെ ആക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിക്കകത്ത്‌ മെയിന്‍ ലൈന്‍ മാറി ചവിട്ടി ആഭ്യന്തര കലഹം വഴി ഇല്ലാതെയാക്കുകയോ ചെയ്യുമെന്ന് സ്റ്റാലിന്‍ നിരീക്ഷിച്ചു. ഈ ആശയത്തിന്റെ ക്രെഡിറ്റ്‌ സ്റ്റാലിനല്ല, ഗാന്ധിജിക്കുള്ളതാണ്‌. ആദ്യഭാഗം എഴുതുമ്പോള്‍ വട്ടക്കണ്ണടയും ചിരിയുമായി ഗാന്ധിജി ഈ ചോരയൊഴുകിയ കഥ പറയുന്ന പോസ്റ്റുകളില്‍ എത്തിനോക്കിയിട്ട്‌ പോയത്‌ എന്തിനെന്ന് അപ്പോള്‍ മുതല്‍ ആലോചിക്കുകയായിരുന്നു, ഒരു വിരോധാഭാസവുമില്ല അതില്‍. "ഇപ്പോഴത്തെ (റഷ്യന്‍) സാഹചര്യത്തില്‍ ബൊത്ഷേവിക്ക്‌ ഭരണം ഇന്നത്തെ രൂപത്തില്‍ ഏറെക്കാലം നീണ്ടു നില്‍ക്കില്ല" എന്നു തുടഞ്ഞ്ംഗി "ലെനിനെപ്പോലെ മഹരഥന്മാരുടെ ത്യാഗത്താല്‍ ദൃഢീകരിക്കപ്പെട്ട ഒരാശയം ഒരിക്കലും വൃഥാവിലാകില്ല, ത്യാഗത്തിന്റെ വിശിഷ്ട മാതൃകകള്‍ എക്കാലത്തും പ്രകീത്തിക്കപ്പെടുകയും അവരുടെ ആദര്‍ശത്തെ അത്‌ ചൈത്യന്യവല്‍ക്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും" എന്ന പ്രത്യാശയോടെ നിര്‍ത്തിയ ലേഖനത്തിന്റെ (ഗാന്ധിജി, യങ്ങ്‌ ഇന്ത്യ മാസിക, 15-11-1928 - റെഫറന്‍സ്‌ ഇല്ലെങ്കില്‍ പൊന്നപ്പനും വക്കാരിയും ചാടി വെട്ടും) തുടര്‍ച്ചയായി ഹരിജന്‍ മാസികയില്‍ "ഉയര്‍ന്നവനും താഴ്ന്നവനും എന്ന ആശയം തന്നെ ഒരു തിന്മയാണ്‌, എന്നാല്‍ ഒരു തോക്കിന്‍ മുനയാല്‍ മനുഷ്യ ഹൃദയത്തില്‍ നിന്നും അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല.. (ഹരിജന്‍ മാസിക 13-3-1937) എന്നു വരെ എത്തിയ ഗാന്ധിജി വിപ്ലവം ഒരു നിമിഷം കൊണ്ട്‌ എല്ലാവരെയും മാലാഖയാക്കില്ലെന്ന് ദൃഢമായി വ്യക്തമാക്കിയിട്ടുണ്ട്‌. തീര്‍ച്ചയായും സ്റ്റാലിന്റെ അഭിപ്രായം ബാപ്പുവിനെ വേറിട്ട ശബ്ദത്തിന്റെ സ്വാധീനമാകണം. [ഗാന്ധി കമ്യൂണിസ്റ്റാണോ എന്ന ജാതി കമന്റൊന്നും വരാതിരിക്കാന്‍ - ആ ആശയത്തെ പ്രകീര്‍ത്തിച്ചിരുന്ന, ലെനിനെ വാനോളം പുകഴ്ത്തിയ ഗാന്ധിജി തോക്കിന്‍ കുഴലില്‍ ഒരു സ്വര്‍ഗ്ഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല, റഷ്യന്‍ മോഡല്‍ ക്ലാസ്‌ സ്റ്റ്രഗ്ഗിളിനു ഇന്ത്യയില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്‌) സ്റ്റാലിനെ ഈ “ബാക്കിയായ ബൂര്‍ഷ്വാ മനസ്സ്‌“ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വിപ്ലവം കൊണ്ടുവന്ന കമ്യൂണിസത്തെ അത്ര വേഗത്തില്‍ സിവില്‍ വാര്‍ തട്ടി നിലത്തിടുകയും ചെയ്തതോടെ അതൊരു ഫോബിയ ആയി. പര്‍ജസ്‌ എന്ന പേരില്‍ കുപ്രസിദ്ധമായ സംശയക്കൊലകള്‍ ഇതിന്റെ പ്രോഡക്റ്റ്‌ ആണ്‌. വഷളായി വഷളായി അത്‌ അക്കരെ അക്കരെയും "മുതുകത്ത്‌ മുറിവ്‌ അപ്പോള്‍ നീയാണോട പോള്‍ ബാര്‍ബര്‍?" എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോലെ ആരെയും സംശയിക്കും, സംശയിച്ചാല്‍ തട്ടും എന്ന രീതിയായി മരിക്കും വരെ തുടര്‍ന്നു. മാവോ ആകട്ടെ, ഈ പാഠം പടിച്ചു, അതംഗീകരിച്ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, ബൂര്‍ഷ്വായായി പുനര്‍ജനിക്കുന്ന സഖാക്കള്‍ വിപ്ലവം നിര്‍മ്മിച്ച കമ്യൂണിസ്റ്റ്‌ രാഷ്ട്രം തട്ടി താഴെയിടാതെ കാത്തു സൂക്ഷിച്ചു, എന്നാല്‍ സ്റ്റാലിനെപ്പോലെ അഗ്രവേഷന്‍ ഫോബിയയുമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയും ചെയ്തില്ല. ഈ പാഠം മനസ്സിലാക്കിയ മറ്റൊരു മഹാന്‍ ഹോ ചി മിന്‍ ആയിരുന്നു. ചരിത്രത്തിന്റെ പാഠം ശരിയായ രീതിയില്‍ മനസ്സിലാക്കിയ ചുരുക്കം പേര്‍ ഇവരായിരുന്നു. ആയിരക്കണക്കിനു ‍പുസ്തകവും വായിച്ച്‌ നൂറു കണക്കിനു തന്റെ വകയായും എഴുതിക്കൂട്ടിയ താടിക്കാരന്മാരും താത്വികന്മാരും പ്രൊഫസ്സറന്മാരും ഗവേഷണ വിശാരദരും കമ്യൂണിസ്റ്റ്‌ തത്വചിന്തകരുമൊക്കെ ഈ പാഠം തെറ്റി വായിച്ചു. സ്റ്റാലിനിസം എന്നൊരു കമ്യൂണിസം ഉണ്ടെന്നു വിശ്വസിച്ചു പറഞ്ഞു പരത്തി, കുറെക്കാലം അതിനു സിന്ദാബാദു വിളിച്ചു, പിന്നെ സ്റ്റാലിന്റെ അപ്പനും വിളിച്ചു. ആന്റി കമ്യൂണിസ്റ്റുകളും സ്റ്റാലിനെന്നാല്‍ ഒരു കൊലപാതക സിദ്ധാന്തം സ്ഥാപിച്ചും രണ്ടാം മാര്‍ക്സ്‌ ആണെന്നു വിശ്വസിച്ചും പറഞ്ഞു പരത്തിയും ആവോളം തെറി പറഞ്ഞ്‌ ആശ്വസിച്ചു. Posted by ദേവന്‍ at 1:48 AM 31 comments: Labels: ക‌മ്യൂണിസം, ജോസഫ് സ്റ്റാലിന്‍, സോവിയറ്റ് യൂണിയന്‍ Wednesday, May 16, 2007 ബോല്‍‌ഷേവിസവും സ്റ്റാലിനും പിന്നെ സോവിയറ്റു നാടും [ഒഴിവ്‌: ഈ പോസ്റ്റ്‌ "ലോസിഫ്‌ നന്ദി" എന്ന പോസ്റ്റില്‍ വിമതനിട്ട കമന്റിനുള്ള മറുപടിയാണ്‌. ഈ പോസ്റ്റു വായിക്കും മുന്നേ മേല്‍പ്പറഞ്ഞ പോസ്റ്റ്‌ വായിച്ചില്ലെങ്കില്‍ നിങ്ങള്‍ ഞാന്‍ ഒരു മെന്‍ഷേവിക്ക്‌, മെന്‍സ്‌ ഷേവിംഗ്‌ ക്രീം, പ്രതിലോമകാരി, വിലോമകാരി, മീന്‍കാരി, സ്വേച്ഛാതിപത്യ ദാസന്‍, പുരന്ദരദാസന്‍ എന്നൊക്കെ വെറുതേ അനുമാനിക്കാന്‍ സാദ്ധ്യതയുണ്ട്‌. ] പ്രധാനമായും വിമതന്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞത് : ഒന്ന് സ്റ്റാലിനെന്ന ഹൃദയരഹിതനായ മനുഷ്യന്‍ സോവിയറ്റു നാട്ടില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച്‌:- 200% യോജിക്കുന്നു. മുന്‍ പോസ്റ്റ്‌ രണ്ടാം ലോക മഹായുദ്ധത്തില്‍ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിനെക്കുറിച്ചാണ്‌. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജ്യഭരണം ആ ലേഖനത്തിന്റെ പുറത്താണ്‌. എന്നാലും സ്റ്റാലിനെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്ഠുരകൃത്യങ്ങളും പറയേണ്ടതുണ്ടല്ലോ എന്നു വച്ച്‌ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സ്റ്റാലിനാല്‍ മരിച്ച കുറ്റം ചെയ്തവരും, ചെയ്തോ ഇല്ലയോ എന്നു നിശ്ചയമില്ലാത്തവരും ഒരു തെറ്റും ചെയ്യാത്തവരുമായ 30 ലക്ഷം സോവിയറ്റ്‌ പൌരന്മാര്‍ക്കായി ഞാന്‍ സ്റ്റാലിനെ ശപിച്ചിട്ടാണു നിര്‍ത്തിയത്‌. അത്രയും പോരെങ്കില്‍ ഇനിയും എത്ര വേണമെങ്കിലും പറയാം: ആദ്യകാലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണമില്ലെന്നു പറഞ്ഞ പോരാളികളോട്‌ ബാങ്ക്‌ കൊള്ളയടിക്കാന്‍ നിര്‍ദ്ദേശിച്ച കാലം മുതല്‍ അവസാനം മരിച്ചു കിടക്കുമ്പോള്‍ ഇദ്ദേഹം മരിച്ചതാണോ ഉറങ്ങുകയാണോ എന്ന് തൊട്ടു നോക്കാന്‍ ഗാര്‍ഡുകള്‍ പേടിച്ചു നിന്നതു വരെ സ്റ്റാലിനെ ചൂഴ്ന്നു നിന്നത്‌ നിര്‍ദ്ദയത്വമാണ്‌. ഭാര്യയുടെ ശവപ്പെട്ടിക്കരികില്‍ നിന്ന് "എന്നില്‍ മനുഷ്യത്വത്തിന്റെ എന്തെങ്കിലും കണിക അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അതും ഇവളോടൊപ്പം ഇന്നു മരിച്ചു." എന്നു സ്റ്റാലിന്‍ പറഞ്ഞത്‌ വെറും വാക്കായിരുന്നില്ല, ആത്മാര്‍ത്ഥമായിതന്നെ ആയിരുന്നു. രണ്ടാമത്തെ കാര്യം- ബോല്‍ഷേവിക്കുകളെ നശിപ്പിച്ചത്‌ അല്ലെങ്കില്‍ റഷ്യന്‍ കമ്യൂണിസത്തിന്റെ നാശം സ്റ്റാലിന്‍ മൂലമാണെന്ന വാദത്തോട്‌ ഞാന്‍ യോജിക്കുന്നില്ല. 1. റഷ്യന്‍ വിപ്ലവം സാദ്ധ്യമാക്കിയ ബൊല്‍ഷേവിക്കുകള്‍- ലെനിനടക്കം അതോടെസമത്വ സുന്ദരമായ രാജ്യം നിലവില്‍ വന്നെന്നും തത്വസംഹിതകള്‍ക്കനുസരിച്ച്‌ അത്‌ അങ്ങു പുരോഗമിച്ചോളും എന്നും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു, ഭാഗികമായെങ്കിലും. 2. ശരിക്കുള്ള സാഹചര്യം അതായിരുന്നില്ല. അതുകൊണ്ടല്ലേ ലെനിനു പാര്‍ലമന്റ്‌ പിരിച്ചു വിട്ട്‌ സിവില്‍ വാര്‍ നേരിടേണ്ടി വന്നത്‌. 3. വെള്ളപ്പടയേയും പച്ചപ്പടയേയും വെന്ന് ചെമ്പട സ്ഥാപിച്ച സോവിയറ്റ്‌ യൂണിയന്‍ സ്വര്‍ഗ്ഗവുമായി ഒരു സാമ്യവുമില്ലാത്ത, പത്തു മില്യണ്‍ ആളുകളുടെ ശവം നാറുന്ന, നശിച്ചു നാറാണക്കല്ലായ രാജ്യത്തിന്റേതായിരുന്നു, ബൊല്‍ഷേവിക്കുകള്‍ അപ്പോഴും സ്വപ്നരാജ്യം മുളച്ചു വരുന്നത്‌ കാത്തിരിക്കുകയായിരുന്നു. 4. അതങ്ങനെ തനിയേ സംഭവിക്കുന്ന ഒന്നായിരുന്നില്ല. ലെനിന്‍ മരിക്കുമ്പോള്‍ സാര്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്നതിന്റെ മൂന്നിലൊന്നു വിളവു തരുന്ന, പട്ടിണി മരണത്തിലും ദാദ്രിദ്ര്യത്തിലും ഉഴറുന്ന ഒരു സോവിയറ്റ്‌ നാടായിരുന്നു അദ്ദേഹം വിട്ടിട്ടു പോയത്‌. സ്വപ്നം കണ്ട സ്വഗ്ഗം ആയിരുന്നില്ല. (രണ്ടു റൂബിളിനു ഒരു ഡോളര്‍ എന്ന വിനിമയ നിരക്ക്‌ 1914 ല്‍ ഉണ്ടായിരുന്നത്‌ സിവില്‍ വാറിനു ശേഷം 1200 റൂബിളിനു ഒരു ഡോളര്‍ എന്നായി ഡീവാല്യൂ ചെയ്തെന്ന് വിക്കിപ്പീഡിയ പറയുന്നു) 5. ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ പോളിസി, എക്കണോമിക്ക്‌ പോളിസി, പഞ്ചവത്സര പദ്ധതി, സ്ത്രീകള്‍ക്ക്‌ ജോലി, കോളറ, മലേറിയ നിവാരണം എന്നിവ എന്തു വില കൊടുത്തും (അടി കൊടുത്തും വെടി കൊടുത്തും എങ്കില്‍ അങ്ങനെ ) നടപ്പിലാക്കുമെന്ന ശപഥവുമായി അധികാരത്തില്‍ കയറിയ സ്റ്റാലിന്‍ അതെല്ലാം നടപ്പിലാക്കി, സോവിയറ്റ്‌ യൂണിയന്‍ എന്നാല്‍ ഒരു ശക്തി ആയി (ആരുടെ ചോരയില്‍ എന്നത്‌ ഒക്റ്റോബര്‍ വിപ്ലവം ആരുടെ ചോരയില്‍ എന്നതു കൊണ്ട്‌ ഞാന്‍ ന്യായീകരിച്ചു) 6. സ്റ്റാലിന്റെ പരിഷ്കാരങ്ങളില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചില്ലെങ്കില്‍ പോലും കമ്യൂണിസ്റ്റ്‌ റഷ്യ ലോകയുദ്ധകാലത്തെ ക്ഷാമം നേരിടാനാവതെ തനിയേ തകര്‍ന്നു പോകുമായിരുന്നുെന്നതിനാല്‍ എല്‍ കമ്യൂണിസം സ്റ്റാലിനിസം കൊണ്ട്‌ മരിച്ചു എന്ന വാദം ഞാന്‍ വരവു വയ്ക്കാറില്ല. അയാളുള്ളതുകൊണ്ട്‌ അതിനു ജീവിതം നീട്ടിക്കിട്ടി. 7. സ്റ്റാലിനു താല്‍പര്യമുള്ളതില്‍ മാത്രം ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ബാക്കി അവഗണിക്കുകയും ചെയ്തിരുന്നു (പില്‍ക്കാലത്ത്‌ നോബല്‍ പ്രൈസ്‌ ജേതാവായ ലന്‍ഡോവിനെ പിടിച്ചു ജയിലില്‍ ഇട്ടിട്ടുണ്ട്‌ ഈ മനുഷ്യന്‍!) എന്നാല്‍ ആയുധം ബഹിരാകാശം, കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ഭ്രാന്തമായി ഗവേഷണം പ്രോത്സാഹിപ്പിച്ചത്‌ റഷ്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചു. ജര്‍മനിയോട് യുദ്ധം ജയിച്ചത്-‍ വോള്‍ഗാതീരത്താകട്ടെ, ബര്‍ലിനിലാകട്ടെ - ഒരേ സമയം നിരവധി റോക്കറ്റുകള്‍ ഉതിര്‍ക്കുന്ന കത്യൂഷയും പിന്നെ ദസ്ത്യാറേവ്, സിമൊണോവ ആന്റി ടാങ്ക് തോക്കുകളും കൂടാതെ കഴിയില്ലായിരുന്നു. 8. ഹിറ്റ്‌ലറോട്‌ യുദ്ധം തോല്‍ക്കുമെന്ന് ചെമ്പട പോലും പറഞ്ഞിട്ടും അയാള്‍ പിടിച്ചു നിന്നതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ റഷ്യ ബാക്കിയായത്‌. ഇല്ലെങ്കില്‍ ആക്സിസ്‌ ജയിച്ചാല്‍ നാസികള്‍ വംശനാശം വരുത്തിയ ട്രൈബുകളുടെ ആളില്ലാ റഷ്യയോ ആലികള്‍ ജയിച്ചാല്‍ (സ്റ്റാലിനില്ലാതെ അതു സാധിക്കുമോ എന്ന ചോദ്യം വിട്ടു) ക്യാപിറ്റലിസ്റ്റ്‌ റഷ്യയുമോ മാത്രമേ ബാക്കിയുണ്ടാവുമായിരുന്നുള്ളു. 9. സ്റ്റാലിന്‍ ബ്യൂറോക്രസിയേയും മിലിട്ടറിയേയും ജനങ്ങളുടേ മേല്‍ ശക്തമായി ഉപയോഗിച്ചു, തെറ്റ്‌, പക്ഷേ ആ തെറ്റ്‌ ലോകയുദ്ധത്തിനു മേലേ ആഭ്യന്തരയുദ്ധവും കൂടി എന്ന സാഹചര്യം ഒഴിവാക്കി. അത്തരം സാഹചര്യം ഇല്ലാതെ വന്നപ്പോഴെങ്കിലും പിന്‍ ഗാമികള്‍ , ക്രൂഷ്ചേവും ബ്രഷ്‌നേവും ആന്ദ്രപ്പോവും ഗവര്‍മന്റ്‌ മെഷീനറി പരിഷ്കരിക്കുകയും മാറിയ സാഹചര്യമനുസരിച്ച്‌ അധികാരം ഉപയോഗപ്പെടുത്തുകയും ലോക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാറ്റങ്ങള്‍ വരുത്താതെ ഇരിക്കുകയും ചെയ്തതില്‍, അഴിമതിയും ദ്രോഹവുമായി സര്‍ക്കാര്‍ ഒരു കുരിശ്ശായെന്ന് ജനങ്ങള്‍ക്ക്‌ തോന്നിപ്പിക്കാന്‍ ഇടയാക്കാതിരുന്നെങ്കില്‍ സ്റ്റാലിന്‍ ചോരയില്‍ കഴുകി ജീവന്‍ നില നിര്‍ത്തിയ യു എസ്‌ എസ്‌ ആര്‍ ഒരു പക്ഷേ.. ഒരു പക്ഷേ ഇന്നും നില നിന്നേനെ. പക്ഷേ ലെനിന്‍ ഇല്ലായിരുന്നെങ്കില്‍ സിവില്‍ വാര്‍ അതിജീവിക്കില്ലായിരുന്നു എന്നതു പോലെ സ്റ്റാലിന്‍ ഇല്ലായിരുന്നെങ്കില്‍ സോവിയറ്റ്‌ നാട്‌ ഉണ്ടായപ്പോഴേ മരിച്ചും പോയേനെ. സാഹചര്യമതായിരുന്നു. ഒരു കോടി ആളുകളുടെ ശവത്തിന് മേല്‍ ചവിട്ടി ലെനിന്‍ സാര്‍ ചക്രവര്‍ത്തിയുടെയും മറ്റും കൂതറ സാമ്രാജ്യത്തിനെ വിമോചിപ്പിച്ചു, അനാര്‍ക്കിസ്റ്റുകളില്‍ നിന്നും സംരക്ഷിച്ചു, സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഉണ്ടാക്കി. മറ്റൊരു 30 ലക്ഷത്തിനെ കുരുതി കൊടുത്ത് ചാകാന്‍ പോയ അതിന്റെ ജീവന്‍ സ്റ്റാലിന്‍ ഒരമ്പതു വര്‍ഷം നീട്ടി. പിന്നെയൊന്നും സംഭവിച്ചില്ല, അതു പോയിക്കിട്ടി. പ്രത്യയശാസ്ത്രം എന്തു പറഞ്ഞാലും ജനങ്ങളെ ഏകോപിപ്പിച്ച് അതിനെ അവര്‍ക്ക് ആവശ്യമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു സൂപ്പര്‍ ലീഡര്‍ വേണം, ലെനിനും സ്റ്റാലിനും ശേഷം അവിടം ശൂന്യമായിരുന്നു. നേതാക്കള്‍ ബ്യൂറോ‍ ഏമാന്‍ മാരായും ബ്യൂറോക്രസി തോന്നിവാസികളായും അഴിമതിക്കാരായും പോയി. അതു കണ്ടുകൊണ്ട് ജനിച്ച തലമുറയ്ക്ക് അതാനാവശ്യമെന്നു തോന്നുമ്പോള്‍ പുസ്തകവും ചരിത്രവുമെടുത്തു കാട്ടിയാല്‍ മതിയാവില്ല. Posted by ദേവന്‍ at 4:45 AM 20 comments: Labels: ക‌മ്യൂണിസം, ജോസഫ് സ്റ്റാലിന്‍, സോവിയറ്റ് യൂണിയന്‍ Sunday, May 13, 2007 ലോസിഫ്, നന്ദി ലോസിഫ്‌ വിസ്സാരിയോനോവിച്ച്‌, ആരൊക്കെയോ ബൂലോഗത്ത്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്നു. രണ്ട്‌ അണുബോംബുകളാണ്‌ യുദ്ധത്തില്‍ ആക്സിസിനെ പരാജയപ്പെടുത്തിയതെന്നുവരെ പറയുന്നു. ഞാന്‍ നന്ദിപൂര്‍വ്വം നിന്നെയോര്‍ക്കട്ടെ. നീ സ്വയമിട്ട ഉരുക്കു ജോസഫ്‌ എന്ന പേര്‍ കൂടി ഞാനെഴുതിയാല്‍ ലോകമെന്നെ നോക്കി ചിരിക്കും. അത്ര വിചിത്രമാണ്‌ എന്റെ കാലത്തെ വീക്ഷണം! ലോകതാണ്‌. നിന്റെ കുറ്റങ്ങളും പാളിച്ചകളും നീ ചെയ്ത ഹത്യകളും മാത്രമേ ഓര്‍ക്കപ്പെടൂ. ഒരു കര്‍ഷകരാജ്യത്തില്‍ നിന്നും വ്യവസായപ്രമുഖമായൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ത്സുഗാസ്‌വില്ലിയിലെ അടിയാളര്‍ പെണ്ണിനും മദ്യപാനിയായൊരു ചെരുപ്പുകുത്തിക്കും പിറന്ന ലോസിഫ്‌ അല്ല നീ ലോകത്തിന്‌ . യുദ്ധമൊഴിവാക്കാന്‍ നീയൊപ്പിട്ട സമാധാന ഉടമ്പടിയുമവര്‍ക്കറിയില്ല. ഉടമ്പടിയും ലംഘിച്ച്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ നിനക്കു നേരേ തിരിഞ്ഞ ഹിറ്റ്‌ലര്‍ തന്റെ മൊത്തം സേനയുടെ നാലില്‍ മൂന്നും സോവിയറ്റ്‌ യൂണിയനു നേരേ തൊടുത്തപ്പോള്‍ നീ അലൈഡ്‌ രാജ്യങ്ങളിലെ മറ്റെല്ലാവരും ഒന്നിച്ചു ചേര്‍ന്നാല്‍ വരുന്നതിലും വലിയ സൈന്യം ഒറ്റക്ക്‌ നിര്‍മ്മിച്ച്‌ എതിരിട്ടു. ലോകത്തിലെ ഏറ്റവും രക്ഷരൂക്ഷിത യുദ്ധമായ സ്റ്റാലിന്‍ഗ്രാഡ്‌ വിജയവും മറ്റനേകം വിജയങ്ങളുമായി നീ ബെര്‍ലിനില്‍ കടന്നപ്പോള്‍ നാസിസം നാശം കണ്ടു. മൂന്നു ലക്ഷം അമേരിക്കന്‍ പട്ടാളത്തെയും പതിമൂന്നു ലക്ഷം ചൈനക്കാരെയും അറുപതു ലക്ഷം ജൂതന്മാരെയും ആരോ ഓര്‍ത്തു കഴിഞ്ഞു ഈയിടെ. അവരുടെയിടല്‍ നിന്റെ രണ്ടു കോടി പട്ടാളക്കാരെയും ഞാന്‍ കുറിച്ചോട്ടെ. അവരും മറ്റുള്ളവരെപ്പോലെ എന്റെ ഇന്നത്തെ ലോകത്തിനായി മരിച്ചവരാണ്‌. ശേഷമൊരു ജപ്പാനിലേക്കു നീ തിരിഞ്ഞപ്പോള്‍ ആഗസ്റ്റ്‌ ആറിനു ഹിരോഷിമയിലും ആഗസ്റ്റ്‌ ഒമ്പതിനു നാഗസാക്കിയിലും വീണ അണുബോംബിന്റെ ബഹളത്തിനു നടുവില്‍ ആഗസ്റ്റ്‌ എട്ടിനു സഖ്യസേന വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും വിമോചിതമാകാതിരുന്ന മഞ്ചൂരിയന്‍ പ്രവിശ്യ സ്വന്ത്രമായത്‌ ആരും കണ്ടില്ല. ജപ്പാന്റെ 66 നഗരങ്ങളില്‍ 59ഉം സഖ്യസേനക്കു മുന്നില്‍ ആഗസ്റ്റിനു മുന്നേ തോറ്റിരുന്നെന്നും ആരും ശ്രദ്ധിച്ചില്ല. [റഷ്യ വന്നില്ലെങ്കിലും രണ്ടാഴ്ച്ചകൊണ്ട്‌ ജപ്പാന്‍ ഞങ്ങള്‍ കീഴടക്കുമായിരുന്നു എന്നു പറഞ്ഞ അമേരിക്കന്‍ വ്യോമസേനാ മേധാവി കര്‍ട്ടിസ്‌ ലീമേയോട്‌ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു "അപ്പോള്‍ അണുബോംബ്‌ ഇല്ലായിരുന്നെങ്കിലോ?" "യുദ്ധം ജയിച്ചതും അണുബോംബുമായി യാതൊരുവിധ ബന്ധവുമില്ല."] ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം. കൊടിയ ക്രൂരതകള്‍ പാകി ചോരക്കളത്തില്‍ ചവിട്ടി നിന്ന നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ബാപ്പുജിയെ ഓര്‍ക്കുന്നതെന്തൊരു വിരോധാഭാസം അല്ലേ? എങ്കിലും ഒരിത്തിരി അദ്ദേഹത്തെ ഉദ്ധരിച്ചോട്ടെ "സത്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക, അത്‌ വിശ്വസിക്കാത്ത ഒരാളെങ്കിലും ഉള്ളയിടത്തോളം കാലം." Posted by ദേവന്‍ at 5:06 AM 39 comments: Labels: ജോസഫ് സ്റ്റാലിന്‍, രണ്ടാം ലോക മഹായുദ്ധം Wednesday, April 18, 2007 ബൂലോഗസമ്മര്‍ദ്ദം ബൂലോഗത്ത്‌ എഴുത്തുകാരനു വായനക്കാര്‍ സമ്മര്‍ദ്ദം കൊടുക്കുന്നുണ്ടോ എന്ന് സംസാരിച്ചവഴി സിദ്ധാര്‍ത്ഥന്‍ പറഞ്ഞ രണ്ടു വരി എനിക്കു വളരെ രസിച്ചതുകൊണ്ട്‌ വികസിപ്പിച്ച്‌ ഒരു പോസ്റ്റാക്കി. മത്തായി ഉറങ്ങാന്നേരം ചുമ്മാ ബ്ലോഗിലൊരു പോസ്റ്റിട്ടു. "പന്തല്ലൂരിലെ പഞ്ചായത്താപ്പീസിനു പിറകിലെ പനഞ്ചോട്ടില്‍ പതിഞ്ഞിരുന്ന പച്ചത്തവളയെ പാമ്പ്‌ പിടിച്ചു തിന്നു" രാവിലേ എഴുന്നേറ്റ്‌ ബ്ലോഗ്‌ ആരെങ്കിലും വായിച്ചോ എന്നു നോക്കിയപ്പോള്‍ സമാധാനം പറയേണ്ട കമന്റുകള്‍: എവിടെയാ പന്തല്ലൂര്‍? അവിടെയുള്ള പഞ്ചായത്താപ്പീസ്‌ പന്തല്ലൂര്‍ പഞ്ചായത്താപ്പീസാണോ അതോ പന്തല്ലൂര്‍ അടങ്ങുന്ന വലിയൊരു ഏരിയയുടെ പഞ്ചായത്താപ്പീസാണോ? ആണെങ്കിലത്‌ ജില്ലാ പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ? സ്വന്തം കെട്ടിടമാണോ വാടകയ്ക്കാണോ? സ്വന്തമാണെങ്കില്‍ പഴേ ബില്‍ഡിംഗ്‌ ആണോ ബേക്കര്‍ സായിപ്പ്‌ പഞ്ചായത്താപ്പീസുകള്‍ക്കും മറ്റു ചെറു ഗവര്‍ണ്മ്നെറ്റ്‌ ആപ്പീസുകള്‍ക്കും ഡിസൈന്‍ ചെയ്ത മാതൃകയില്‍ പണിതതാണോ? ആരാണീ പഞ്ചായത്ത്‌ ഭരിക്കുന്നത്‌? പ്രസിഡന്റ്‌ ആ പഞ്ചായത്തിലെ തന്നെ ആള്‍ ആണോ വരത്തനാണോ? തുടര്‍ച്ചയായി ഒരു പാര്‍ട്ടി തന്നെയാണോ ഭരിക്കുന്നത്‌? അതിനു പിറകില്‍ പനയുണ്ടോ? കരിമ്പനയോ കുലച്ചിപ്പനയോ കുടപ്പനയോ നിലപ്പനയോ ? ഓഫ്‌ ടോപ്പിക്ക്‌- പനക്ക്‌ ചോറു തടിയിലാണെന്നു പഴഞ്ചൊല്ലുണ്ടല്ലോ, അതിന്റെ അര്‍ത്ഥമെന്താണ്‌? ആ പന കരിമ്പനയാണെങ്കില്‍ ചെത്താന്‍ കൊടുക്കുന്നുണ്ടോ? അതിന്റെ വരുമാനം പഞ്ചായത്ത്‌ ഏന്തു കണക്കിലാണ്‌ കൊള്ളിക്കുന്നത്‌? ലോക്കല്‍ ഫണ്ട്‌ ആഡിറ്റര്‍ കള്ളിന്റെ കണക്ക്‌ കൃത്യമാണോ എന്ന് എങ്ങനെ പരിശോധിക്കും (ഓഫ്‌- ഡിവിഷണല്‍ അക്കൌണ്ടന്റ്‌ പരീക്ഷയുടെ ഫലം പീയെസ്സി എന്നു പുറത്തിറക്കും?) പച്ചത്തവള അവിടെ സാധാരണ ഉണ്ടാവാറുണ്ടോ? ആഗോള താപനില ഉയരുന്നത്‌ ആദ്യം ബാധിക്കുക തവളകളെയാണെന്ന് ജോസഫ്‌ ആന്റണി പറയുന്നല്ലോ? അപ്പോ ഈ പഞ്ചായത്തില്‍ താപനില സുരക്ഷിതമാണെന്ന് ഈ ഒരു തവളയെ കണ്ടതില്‍ നിന്നും അനുമാനിക്കാമ്മോ? ഇതെന്തിനാണു പതിഞ്ഞിരുന്നത്‌, തവളകള്‍ സാധാരണ കരിയിലയുടെയും കല്ലിന്റെയും പുല്ലിന്റെയും ഇടയിലല്ലേ പതിഞ്ഞിരിക്കാറ്‌ പതിഞ്ഞു എന്നതിനു impression എന്നും അര്‍ത്ഥമുണ്ടോ? പന ഒരു നിലപ്പന ആണെങ്കില്‍ അതിന്റെ താഴെ തവളക്കു പതിഞ്ഞിരിക്കാന്‍ ഇടമില്ലല്ലോ? കരിമ്പനയോ കുലപ്പനയോ കുടപ്പനയോ ആണെങ്കില്‍ അതിന്റെ താഴെ എങ്ങനെ പതിഞ്ഞിരിക്കും അതിനു പോടുകളുണ്ടായിരുന്നോ? (ഓഫ്‌ കുടപ്പനയില്‍ നിന്നാണോ കട്ടപ്പന എന്ന വാക്കുണ്ടായത്‌ അതോ കട്ടപ്പന വേറൊരു മരമാണോ? വീണ്ടും ഓഫ്‌ കുടപ്പനക്കുന്നില്‍ ഒരു കുടപ്പനയും കാണാനില്ലല്ലോ സര്‍ക്കാര്‍ അതെല്ലാം മുറിച്ചു വിറ്റതാണോ?) എന്തു തരം പാമ്പാണ്‌ തവളയെ പിടിച്ചത്‌? പഞ്ചായത്ത്‌ മുന്നിട്ട്‌ രാജവെമ്പാലകളെ വളര്‍ത്തിയാല്‍ അത്‌ മറ്റു പാമ്പുകളെ തിന്ന് ഉരഗശല്യം കുറയ്ക്കാന്‍ സാദ്ധ്യതയില്ലേ? (ഓഫ്‌ മദ്യപന്മാരെ പാമ്പെന്നു വിളിക്കാറുണ്ടല്ലോ, അത്‌ പുതിയ പ്രയോഗമോ പഴയതോ?)കേരളത്തില്‍ കഴുകന്മാരുടെയും പരുന്തുകളുടെയും എണ്ണം കുറഞ്ഞെന്ന് കൈപ്പള്ളി അബുദാബി മീറ്റില്‍ പറഞ്ഞിരുന്നു, അത്‌ പാമ്പുകളുടെ എണ്ണം കൂട്ടി തവളകളുടെ വംശനാശത്തിനും, തവളകള്‍ അങ്ങനെ തീര്‍ന്ന് ഒടുക്കം പാമ്പുകള്‍ തന്നെ ഭക്ഷണമില്ലാതെ മരിച്ചു പോയി ഒരു ചെയിന്‍ ഓഫ്‌ എക്സ്റ്റിങ്ങ്ഷന്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ? പാമ്പു തവളയെ വിഴുങ്ങിക്കഴിഞ്ഞ്‌ എത്ര നേരം കഴിഞ്ഞാല്‍ അടുത്ത ഇര തേടും? പാമ്പിനു തവളയെയാണൊ എലിയെ ആണോ കൂടുതല്‍ പ്രിയം? ഈ പഞ്ചായത്താഫീസിനു പിറകില്‍ പാമ്പുള്ളതുകൊണ്ട്‌ എലികള്‍ ഫയലുകള്‍ നശിപ്പിക്കാനുള്ള സാദ്ധ്യത കുറവായിരിക്കുമോ? പഞ്ചായത്തുകള്‍ പേപ്പര്‍ലെസ്സ്‌ ഓഫീസുകള്‍ ആക്കാന്‍ വി എസ്‌ അച്ചുതാനന്ദന്‍ ചെയര്‍മാനായുള്ള ഐ ടി ട്രാന്‍സിഷന്‍ ടീം തീരുമാനിച്ചെന്നു പത്രത്തില്‍ കണ്ടല്ലോ (ഓഫ്‌ അച്ചുതാനന്ദനെ സുജിത്ത്‌ വരയ്ക്കുന്നതാണോ സുധീര്‍ വരയ്ക്കുന്നതാണോ നല്ലത്‌? ഓഫിന്മേല്‍ ഓഫ്‌- സാക്ഷിയുടെയും കുമാറിന്റെയും ചിത്രങ്ങള്‍ ഈയിടെയായി കാണുന്നില്ലല്ലോ?) "പച്ച"ത്തവളയെ പാമ്പു എന്നതിനു ഗൂഢാര്‍ത്ഥങ്ങള്‍ എന്തെങ്കിലും ഉണ്ടോ? മുസ്ലീം ലീഗിനെ കേരളത്തില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു എന്ന് അര്‍ത്ഥം വരുന്നുണ്ടോ? തവള കൃഷിയുടെയും പാമ്പ്‌ ഇറോസിന്റെയും സൂചനയാണല്ലോ, കര്‍ഷകരിലെ ആത്മഹത്യക്ക്‌ അത്തരത്തില്‍ ഒരു വശം ഉണ്ടെന്ന് അര്‍ത്ഥമാക്കിയിട്ടുണ്ടോ? പിടിച്ചു എന്നതിനു കൈകൊണ്ടെടുത്തു എന്നല്ലാതെ അര്‍ത്ഥമുണ്ടോ? അപ്പോള്‍ പാമ്പ്‌ കടിച്ചു തിന്നു എന്നല്ലേ ശരി? പാമ്പ്‌ തവളയെ തിന്നുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ അതോ പാമ്പു പോകുന്നത്‌ കണ്ട്‌ ഇതിന്റെ വയറ്റില്‍ ഒരു തവള ഉണ്ടെന്ന് ആകൃതിയാലെ നിരീക്ഷിച്ച്‌ അതു വന്ന വഴിയായ പനഞ്ചുവട്ടില്‍ ഒരു തവള ഉണ്ടായിരുന്നെന്‍ അനുമാനിച്ചതാണോ? അങ്ങനെയാണെങ്കില്‍ തവള പച്ചത്തവള ആണെന്നു പറയാന്‍ കാരണം ചൊറിത്തവളയേയും മരത്തവളയേയും പാമ്പ്‌ തിന്നാറില്ലാത്തതുകൊണ്ടാണോ അതോ ഈ പഞ്ചായത്തില്‍ പച്ചയല്ലാത്ത തവള ഇല്ലാത്തതുകൊണ്ടാണോ? ആഗോളതാപനം ചൊറിത്തവളയെ ആണോ പച്ചത്തവളയെ ആണോ ആദ്യം ബാധിക്കുന്നത്‌? ചൊറിത്തവളയുടെ ഇറിറ്റന്റ്‌ കെമിക്കല്‍ ആയ ബ്യൂട്ടൊഫോക്സിന്‍ ആ പേരില്‍ എന്തിനു അറിയപ്പെടുന്നു? ചൊറിത്തവളയുടെ ദ്വിധനാമധേയ വംശം ബ്യൂഫോ എന്നല്ലേ? അപ്പോള്‍ ബ്യൂഫോഫോക്സിന്‍ എന്നായിരുന്നല്ലോ അതിനു പേരു വിളിക്കേണ്ടത്‌? അറ്റന്റ്ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡറിനു ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നോറിപിനെഫിനെ C8H11NO3 ബ്യൂട്ടോഫോക്സിനുമായി ഏതാണ്ട്‌ മൊത്തത്തില്‍ സാമ്യമുള്ള മരുന്നല്ല്ലേ? അപ്പോള്‍ വാശി പിടിച്ചു കരയുന്ന കുട്ടികള്‍ക്ക്‌ ചൊറിത്തവളയെ പുഴുങ്ങി കൊടുത്താല്‍ വാശി കുറയുമോ? തവളയെ പുഴുങ്ങിയാല്‍ ബ്യൂട്ടോഫോക്സിന്‍ രൂപം മാറുമോ? ഒരു തവളയെ പാമ്പു തിന്നാല്‍ പഞ്ചായത്തിലെ കൊതുകുകളുടെ എണ്ണം എത്രമാത്രം കൂടും? ഈ പഞ്ചായത്ത്‌ ഓടകളില്‍ കൊതുകുനാശിനി തളിച്ചതുകൊണ്ടാണോ തവള ഓടയിലിരിക്കാതെ പനഞ്ചോട്ടില്‍ വന്നിരുന്നത്‌? കാക്ക വന്നു പനമ്പഴം വീണ്‌ ചത്ത തവളയെ അല്ല പാമ്പു തിന്നതെന്ന് എങ്ങനെ മനസ്സിലായി? പാമ്പ്‌ ചത്ത തവളകളെ തിന്നാറുണ്ടോ? ഉണ്ടെങ്കില്‍ ചത്ത്‌ എത്ര മണിക്കൂര്‍ കഴിഞ്ഞ തവളകളെ വരെ തിന്നും? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌ തിന്നുന്നില്ല? പച്ചത്തവളകളോടൊപ്പം കാണാറുള്ള പുള്ളിത്തവളകള്‍ ലെപ്പേര്‍ഡ്‌ ഫ്രോഗ്‌ ആണോ മിങ്ക്‌ ഫ്രോഗ്ഗ്‌ ആണോ? ഏഷ്യന്‍ പെയിന്റഡ്‌ ഫ്രോഗ്‌ കേരളത്തില്‍ ഇല്ല എന്നത്‌ ശരിയാണോ? എന്തുകൊണ്ടില്ല? കാനോപ്പി ഫ്രോഗിനെ ഒരെണ്ണം വയനാട്ടില്‍ കണ്ടെത്തിയല്ലോ? ഒരെണ്ണം കണ്ട സ്ഥിതിക്ക്‌ അവിടെ എത്രയെണ്ണം കണ്ണില്‍ പെടാതെ പോയിട്ടുണ്ടാവും? മത്തായിച്ചന്‍ മിഴിപൂട്ടി, പിന്നെ ബ്ലോഗ്ഗ്‌ പൂട്ടി, കമ്പ്യൂട്ടറേ പൂട്ടി, വീടും പൂട്ടി ഇറങ്ങി. Posted by ദേവന്‍ at 4:50 AM 50 comments: Labels: ഹാസ്യം Sunday, April 15, 2007 തിബത്തന്‍ പ്രവാസികള്‍ പ്രിയ ചുള്ളിക്കാട്, അഭയാര്‍ത്ഥിയുടെ വേദന എന്ന കുറിപ്പ് വായിച്ചു. അഭയാര്‍ത്ഥിയായിപ്പോയ ആ കവിയുടെ യാതനകള്‍ കേട്ട്‌ ഖേദിക്കുന്നു. പുസ്തകം വായിക്കാത്തതുകൊണ്ട്‌ അഭിപ്രായം പറയാനും ഞാന്‍ ആളല്ല. എന്നാല്‍ പുസ്തകം പരിചയപ്പെടുത്തുന്ന പോസ്റ്റില്‍ ശ്രീ ചുള്ളിക്കാട്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ വിയോജിപ്പുണ്ട്‌. അത്‌ പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇടുന്നത്‌ അനുചിതമാവുമെന്ന് കണ്ട്‌ മറ്റൊരു പോസ്റ്റാക്കുന്നു. തിബത്ത്‌ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു/1949ഇല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തിബറ്റിനെ വിഴുങ്ങി എന്നു ശ്രീ ചുള്ളിക്കാട്‌ നിരീക്ഷിക്കുന്നു. ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു. അതിനും ശേഷം വന്ന ക്യുങ്ങ്‌ ചക്രവര്‍ത്തിമാര്‍ ടിബറ്റന്‍ പ്രവിശ്യയില്‍ ലാമമാര്‍ക്ക്‌ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ അവകാശം കൊടുത്തു (സ്വത്രന്ത്ര രാജ്യമോ പ്രവിശ്യയോ ആക്കിക്കൊടുത്തെന്ന് അതിനര്‍ത്ഥമില്ല) 1913 വരെ അങ്ങനെ തന്നെ തുടര്‍ന്നു. ബ്രിട്ടണ്‍ ചൈനയില്‍ നിന്നും സിംലാ കരാരില്‍ ടിബറ്റിനെ ലോക്കല്‍ ബോഡി ആക്കാന്‍ തീരുമാനിച്ചു. ടിബറ്റിലെ ചൈനീസ്‌ ഗവര്‍ണ്ണറും ചൈനീസ്‌ രാജാവും അതിനു സമ്മതമല്ലെന്ന് കത്തെഴുതിയതോടെ ബ്രിട്ടന്‍ അവിടെ ഓഫീസ്‌ സ്ഥാപിക്കുകയും ചൈനയില്‍ നിന്നും വിട്ടുമാറാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ടിബറ്റന്‍ പ്രവിശ്യ ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും നിരോധിച്ച ഒരു ഏകമത പ്രവിശ്യയായിരുന്നു (ബ്രിട്ടീഷ്‌ മിഷണറിമാരെ അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനു വധിച്ച ചരിത്രവും ഉണ്ടെന്ന് ഓര്‍മ്മ) അതിനാല്‍ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ ചേരാന്‍ അവര്‍ക്ക്‌ സമ്മതമില്ല. പി ആര്‍ സി ആര്‍മി ടിബറ്റ്‌ കീഴടക്കി എന്നതിനെക്കാള്‍ വീണ്ടെടുത്തു എന്നു പറയുന്നതാവും ശരിയെന്ന് തോന്നുന്നു. ദുരിതപൂര്‍ണ്ണം തന്നെയായിരുന്നു അത്‌. കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ. ഒരുപക്ഷേ ഒരു ബുദ്ധമതാതിഷ്ടിത രാജ്യം എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നായിരിക്കാം (മതാധിപത്യമുള്ള രാഷ്ട്രങ്ങളോട്‌ എനിക്കു പ്രതിപത്തി കുറവാണെങ്കിലും) ജുനഘട്ട്‌, ഹൈദരാബാദ്‌, ജമ്മു കശ്മീര്‍, ത്രിപുര എന്നിവ സ്വന്തന്ത്ര രാജ്യങ്ങളായിരുന്നു. അവയ്ക്കൊന്നും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ടിബറ്റ്‌ ചൈനയുടെ സ്വന്തന്ത്ര പ്രവിശ്യയായിരുന്നു, പക്ഷേ രാജ്യമായിരുന്നില്ല. ഗവര്‍ണ്‍മന്റ്‌ അവിടെ എന്തു ചെയ്തു എന്ന് എനിക്കറിയില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടാവാം, ചൈനയില്‍ ഒട്ടാകെ നടക്കുന്നുണ്ടത്‌, കയ്യും കണക്കുമില്ലാതെ തന്നെ. ചൈനീസ്‌ വിപ്ലവകാലത്ത്‌ വിപ്ലവകാരികള്‍ ടിബറ്റിലെ എതാണ്ട്‌ മിക്ക വിഹാരങ്ങളും തകര്‍ത്തുകളഞ്ഞു. വിപ്ലവകാരികളില്‍ ടിബറ്റന്‍ വംശജരും ധാരാളം ഉണ്ടായിരുന്നു താനും. അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നില്ലെന്നും ശ്രീ ചുള്ളിക്കാട്‌ പരാതിപ്പെടുന്നു. 1950 മുതല്‍ ഇരുപതു വര്‍ഷം അമേരിക്കന്‍ പിന്തുണയോടെ ടിബറ്റ്‌ സ്വാതന്ത്ര്യ ശ്രമം നടത്തിയിരുന്നു. വിപ്ലവകാലത്തും ഇക്കാലത്തും എക്സൈല്‍ ആയവരാണ്‌ ഭൂരിഭാഗവും. 1988 ശേഷം 2006 വരെ ഇരുനൂറുപേരോളം പലായനം ചെയ്തെന്നും 150 ഓളം പേരെ കസ്റ്റഡിയില്‍ വച്ചെന്നും ടിബറ്റ്‌ സ്വാതന്ത്ര്യ സംഘടനയുടെ സൈറ്റില്‍ പറയുന്നു. ടിബറ്റിനെ വിഘടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത അമേരിക്കക്കുപോലും പൊതു പിന്തുണ ഇല്ലാതെ പോയതിന്റെ കാര്യം 1913 മുതല്‍ ചൈന ഭരണം വീണ്ടെടുക്കുന്നതുവരെയുള്ള കാലത്തെ മത ഭരണം പൊതുജനത്തിനു ഗുണകരമായി ഒന്നും ചെയ്യാത്തതും ഇപ്പോള്‍ സാധാരണക്കാരന്റെ ജീവിതം 20 മടങ്ങ്‌ മെച്ചപ്പെട്ടെന്നതും കൊണ്ടാണെന്ന് ചൈന അവകാശപ്പെടുന്നത്‌ വീരവാദം തന്നെയായിരിക്കണം, എന്നാല്‍ തീവണ്ടികള്‍ ടിബറ്റിലോടുന്നത്‌ മതസംസ്കാരത്തെ തകര്‍ക്കുമെന്നും മറ്റുമതങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതോ മത വിശ്വാസം ഇല്ലാതെയാകുന്നതോ നിരോധിക്കണമെന്നും ലാമ ആവശ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണു മഴ കുറയുന്നതെന്ന (ആരാണെന്നു മറന്നു പോയി, എതൊ താടിസ്വാമി) ഹിന്ദുമത്രഭ്രാന്തന്റെയും സ്ത്രീകള്‍ മുഖപടം പൊക്കി നില്‍ക്കുന്നത് കണ്ടാല്‍ ചാട്ടകൊണ്ട് അടിക്കുമെന്നു പറഞ്ഞ മുസ്ലീം മതാന്ധവിശ്വാസിയുടെയും കാപ്പിരിക്ക്‌ ആത്മാവില്ല അതിനാല്‍ അവനെ പീഡിപ്പിക്കാം എന്നു പറഞ്ഞ ക്രിസ്തീയ പുരോഹിതന്റെയും വീക്ഷണങ്ങളോര്‍ത്തു പോകുന്നു. മതങ്ങളെല്ലാം എനിക്കിഷ്ടമാണ്‌, അധികാരത്തിനായി ജനങ്ങളുടെ മതവിശ്വാസം ചൂഷണം ചെയ്യപ്പെടരുതെന്നേയുള്ളു. പറഞ്ഞു പറഞ്ഞ്‌ ഞാന്‍ കാടു കയറിപ്പോയി. പറയാനുദ്ദേശിച്ചത്‌ ടിബറ്റന്‍ അഭാര്‍ത്ഥികളുടെ കാര്യം കഷ്ടമാണെങ്കിലും അത്‌ ഒരുപാട്‌ ഓവര്‍സ്റ്റേറ്റ്‌ ചെയ്തെന്നാണ്‌ എനിക്കു തോന്നുന്നത്‌ എന്നാണ്‌. യൂ എന്‍ കണക്കു പ്രകാരം ലോകത്ത്‌ 12 കോടി അഭയാര്‍ത്ഥികളുണ്ട്‌. അതില്‍ സുഡാനികള്‍ (50 ലക്ഷം) ആണ് ഭൂരിപക്ഷം. എട്ടു ലക്ഷം പലസ്തീനികള്‍ ഇരുപതു ലക്ഷം ഇറാക്കികള്‍‌ എന്നിങ്ങനെ പോകുന്ന കണക്കില്‍ മൂന്നുലക്ഷം തമിഴ്‌ ശ്രീലങ്കര്‍, രണ്ടു ലക്ഷം നേപ്പാളികള്‍, ഒന്നേമുക്കാല്‍ ലക്ഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഒന്നരലക്ഷം ബീഹാറി ഹിന്ദുക്കള്‍, എന്നിവര്‍ വാലറ്റത്തായിപ്പോയതാണ്‌. (റെഫ്യൂജി കണക്കുകള്‍ യൂ എന്‍ സ്റ്റാറ്റ്‌ ക്വോട്ട്‌ ചെയ്ത്‌ വിക്കിപ്പീഡിയയില്‍ ഉള്ളത്‌) [വളരെ വേഗതയില്‍ ടൈപ്പ്‌ ചെയ്യേന്റിവന്നു അക്ഷര പിശാചിനുവേണ്ടി പിശാചുവക്കീല്‍ ആയ ഞാന്‍ മാപ്പു ചോദിക്കുന്നു) Posted by ദേവന്‍ at 4:25 AM 47 comments: Saturday, March 24, 2007 ബൂലോഗ വിചാരണം - 5 ബ്ലോഗാസക്തി ബ്ലോഗ്‌ ശക്തവും ലളിതവുമായൊരു മാദ്ധ്യമമാണ്‌. തുരുമ്പു പിടിച്ചിരുന്ന ഒരുപാടുപേരെ അത്‌ എഴുത്തുകാരും പ്രസാധകരുമാക്കി. എന്നാല്‍ ബ്ലോഗ്‌ ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ആവശ്യമുള്ളതിലും പ്രാധാന്യമുള്ള ഒന്നായി തോന്നിയിട്ടുണ്ടോ? എങ്കില്‍ സ്വയം ചോദിക്കുക "ഞാന്‍ ബ്ലോഗിന്റെ ഉടമയോ അതോ അടിമയോ?" ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ എന്ന പുതുയുഗ മാനസികപ്രശ്നം ചാറ്റ്‌ അഡിക്ഷന്‍, ഗെയിമിംഗ്‌ അഡിക്ഷന്‍, പോര്‍ണോഗ്രഫി അഡിക്ഷന്‍, ബ്ലോഗ്‌ അഡിക്ഷന്‍ എന്നിങ്ങനെ പല രൂപത്തില്‍ ഒരാളിനെ ബാധിച്ചേക്കാം. അടിപ്പെടലിന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്നതാണ്‌ മദ്യാസക്തി. മദ്യത്തിനടിമപ്പെട്ടയാള്‍ 1. സ്ഥിരമായി മദ്യപിക്കുന്നു. 2. മദ്യമില്ലാതെയാകുമ്പോള്‍ അസ്വസ്ഥനാകുകയും മദ്യപാനം കൊണ്ട്‌ അത്‌ പരിഹരിക്കുകയും ചെയ്യുന്നു. 3. ജോലി, കുടുംബം എന്നിവയ്ക്കു വേണ്ടി ചിലവാക്കേണ്ടിയിരുന്ന സമയം മദ്യപിക്കാന്‍ ഉപയോഗിക്കുന്നു. 4. മദ്യപിക്കാനായി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ബന്ധുക്കളുടെ വിവാഹം, ഔദ്യോഗിക ചടങ്ങുകള്‍, കുട്ടികളുടെ പ്രധാന കാര്യങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയോ വഴിപാടു പോലെ കഴിച്ച്‌ മദ്യശാലയിലേക്ക്‌ മടങ്ങുകയോ ചെയ്യുന്നു. 5. മദ്യം ജോലി നഷ്ടപ്പെടുന്നതിലേക്കോ കുടുംബപ്രശ്നത്തിലേക്കോ നയിക്കുന്നെന്ന് അറിയുമ്പോഴും മദ്യപാനം നിര്‍ത്താനാവുന്നില്ല. 6. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനായി (മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ അടക്കം ) മദ്യപിക്കുന്നു. വായിച്ചു കഴിഞ്ഞല്ലോ? ഇനി മദ്യം എന്നയിടത്ത്‌ ബ്ലോഗ്‌ എന്നും മദ്യാസക്തന്‍ എന്നയിടത്ത്‌ ബ്ലോഗ്‌ അഡിക്ട്‌ എന്നും മദ്യപാനം എന്നയിടത്ത്‌ ബ്ലോഗ്ഗിംഗ്‌ എന്നും വാക്കുകള്‍ മാറ്റി വായിച്ചു നോക്കുക. ബ്ലോഗ്‌ അഡിക്ഷന്‍ എന്നൊന്നുണ്ടോ അതോ വെറുതേ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണോ എന്ന് സ്വയം ബോദ്ധ്യപ്പെടാം. എന്താണ്‌ ബ്ലോഗ്‌ അഡിക്ഷന്‍ കൊണ്ട്‌ സംഭവിക്കുന്നത്‌? തീര്‍ച്ചയായും മദ്യാസക്തി പോലെ ശാരീരിക പ്രശ്നങ്ങള്‍ വലുതായൊന്നും ഉണ്ടാകുന്നില്ല (കുത്തിയിരുന്നു ബ്ലോഗി കണ്ണോ നടുവോ ഫ്യൂസ്‌ ആയേക്കാം), എന്നുവച്ച്‌ അതുകൊണ്ട്‌ ദോഷമൊന്നുമില്ലെന്ന് അനുമാനിക്കാന്‍ പറ്റില്ല. ജീവിതത്തിലെ പ്രയോറിറ്റികളെ മാറ്റിമറിക്കാന്‍ ഈ ആസ്കക്തിക്കു കഴിയും. ജോലിയിലെ കാര്യക്ഷമത (പ്രൊഡക്റ്റീവിറ്റിയുടെ മലയാളം ഇതു തന്നെയോ?) കുറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ കുറേ വര്‍ഷം കഴിഞ്ഞ്‌, എന്നായാലും അതിന്റെ ദൂഷ്യവശങ്ങളും നമ്മളനനുഭവിച്ചേ തീരൂ. കിട്ടാത്ത പ്രൊമോഷനായോ, മേലുദ്യോഗസ്ഥനോട്‌ പിണങ്ങലായോ, സ്വന്തം സ്ഥാപനമാണെങ്കില്‍ കുറച്ചു സമയം അതിനു വേണ്ടി ചിലവാക്കുന്നതിനാലുള്ള കേടായോ, ഒന്നുമില്ലെങ്കില്‍ കുറ്റബോധമായോ സ്വയമുള്ള മതിപ്പിനു വരുന്ന ഇടിവ്‌ ആയോ എങ്കിലും അത്‌ നമുക്ക്‌ പണി തരും. വീട്ടുകാരോടൊത്ത്‌ പ്രത്യേകിച്ച്‌ ഭാര്യ/ഭര്‍ത്താവിനോടും കുട്ടികളുമൊത്തും ചിലവിടേണ്ട സമയം ബ്ലോഗിനായി മാറ്റിപ്പോകും അഡിക്റ്റ്‌. അതും വലിയ തെറ്റു തന്നെയാണ്‌. തൊഴില്‍ സ്ഥലത്തെപ്പോലെ തന്നി കുടുംബാംബങ്ങള്‍ക്കും നമ്മുടെ സമയത്തില്‍ അവകാശമുണ്ട്‌, അവരോടൊത്ത്‌ വൈകാരിക വിനിമയം നടത്താന്‍ നമുക്ക്‌ ബാദ്ധ്യതയുമുണ്ട്‌. ദമ്പതികളില്‍ ഒരാള്‍ മാത്രം ബ്ലോഗുന്നയാളാണെങ്കില്‍ (എന്നെപ്പോലെ) recreational companionship ഭാര്യക്കോ ഭര്‍ത്താവിനോ കൊടുക്കാന്‍ അഡിക്റ്റിനു കഴിയുന്നില്ല. മദ്യപന്റെ കാര്യം തന്നെ എടുക്കുക, അയാള്‍ രസിക്കുന്ന കാര്യങ്ങള്‍, ഷാപ്പ്‌, കുടി, അവിടത്തെ കൂട്ടുകാര്‍, ബോധമില്ലാത്ത തോന്യാസങ്ങള്‍ ഒന്നിലും ഭാര്യക്ക്‌ പങ്കു ചേരാനാവുന്നില്ല, അതില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍-കടം, വഴക്ക്‌, ആരോഗ്യനാശം ഇതൊന്നും അവര്‍ക്ക്‌ മനസ്സിലാവുകയുമില്ല. ഒറ്റപ്പെടലിന്റെ, അകല്‍ച്ചയുടെ, വഴക്കിന്റെ, തല്ലിന്റെ വിത്ത്‌ അതാണ്‌. ബന്ധങ്ങള്‍, സൌഹൃദം, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പോലും കുറച്ചു കളയാന്‍ അഡിക്ഷനു കഴിയും. അഡിക്ഷനില്‍ നിന്നും കരകേറുന്നതെങ്ങനെ? ആദ്യം അഡിക്ഷനുണ്ടോ എന്ന് സ്വയം പരിശോധിച്ച്‌ ബോദ്ധ്യപ്പെടുക (നിര്‍മ്മലയോട്‌ ഒരു ഫ്ലോ ചാര്‍ട്ട്‌ ഞാന്‍ ഏറ്റു പോയി, അതിനാല്‍ വലിയ ആവശ്യമൊന്നുമില്ലാഞ്ഞിട്ടും അതിവിടെ ഇടുന്നു.) അഡിക്ഷനുണ്ടോ? അതിന്റെ പേരില്‍ ബ്ലോഗൊന്നും നിറുത്തേണ്ടതില്ല (അങ്ങനെ തീരുമാനിച്ചാല്‍ അതൊരു നഷ്ടം തന്നെയാകും. മാത്രമല്ല, ഭാവിയില്‍ തീരുമാനം ലംഘിക്കാനുള്ള സാദ്ധ്യതയും കൂടും). ആദ്യപടി എളുപ്പമാണ്‌, ബ്ലോഗാന്‍ സ്ഥലപരിധിയും സമയപരിധിയും തീരുമാനിക്കുക . അടുത്തത്‌, അതായത്‌ ഈ പരിധികള്‍ നടപ്പിലാക്കുകയും ഉപേക്ഷയില്ലാതെ അതു തുടരുകയും ചെയ്യുന്നത്‌ അത്ര എളുപ്പമല്ല. ഇതിനു ഞാന്‍ കണ്ടുപിടിച്ച പരിപാടി അതിലെ അഗ്രീവ്ഡ്‌ ആയ കക്ഷിയോട്‌ തുറന്നു പറയുക എന്നതാണ്‌. ഓഫീസില്‍ ബ്ലോഗ്ഗിംഗ്‌ നിറുത്താന്‍ അവിടെ നിന്നുള്ള സംവിധാനം എടുത്തു കളയുക, വീട്ടില്‍ ബ്ലോഗ്ഗിംഗ്‌ കുറയ്ക്കാന്‍ "ഞാന്‍ ആലോചിച്ചപ്പോള്‍ ആവശ്യത്തിലും കൂടുതല്‍ സമയം ഞാന്‍ ബ്ലോഗില്‍ ചിലവിടുന്നുണ്ട്‌, ഇനിമുതല്‍ രാത്രി 10 മുതല്‍ 10.45 വരെ വീട്ടിലുണ്ടെങ്കില്‍ ആ സമയത്തേ ഞാന്‍ ബ്ലോഗ്‌ എഴുതുകയുള്ളു, ഇത്‌ തെറ്റിക്കുകയാണെങ്കില്‍ നീ എന്നെ ഓര്‍മ്മിപ്പിക്കണം" എന്ന് പറഞ്ഞാല്‍ അവരത്‌ സന്തോഷമായി ചെയ്തു തരും. ചുരുക്കത്തില്‍ അഡിക്ഷനുണ്ടോ എന്ന് സ്വയം കണ്ടെത്തുക, സ്വയം സമ്മതിക്കുക, അതിലെ വിക്ടിമിനോടും സമ്മതിക്കുക. പ്രശ്നം പരിഹരിക്കപ്പെടും. അധികമായാല്‍ ബ്ലോഗും വിഷം. ടെയില്‍ ടെയില്‍ 22/03/2007 ല്‍ അപ്പീസില്‍ നടന്ന ഫോണ്‍ സംഭാഷണം. ദേവന്‍ :> ഹലോ ഹെ. ഡ :> ഐ റ്റി ഹെല്‍പ്പ്‌ ഡെസ്ക്‌, ഞാന്‍ നിന്നെ സഹായിച്ചു ശരിയാക്കിക്കളയും. ദേവന്‍:> നീ ഒരു സഹായം ചെയ്താല്‍ മതി, പ്രോക്സി അഡ്മിനോ മറ്റോ അവിടെ ഉണ്ടെങ്കില്‍ പിടിച്ചു താ. (ഫോണിലൂടെ സംഗീതം, പരസ്യം) വെ മാ:> ഹലോ, ഇത്‌ വെബ്‌ മാസ്റ്റര്‍, ഞാനും സഹായിക്കും. ദേവന്‍> മാസ്റ്ററേ, രണ്ട്‌ യൂവാറെല്ലുകള്‍ ബ്ലോക്കണം വെ മാ :> എന്താ കാര്യം, വൈറസ്‌ ഉണ്ടോ? സ്പൈ, ആഡ്വേര്‍, പനി, ചുമ, വാതം? ദേവന്‍> ഹേയ്‌, അതൊന്നുമില്ല, പക്ഷേ എനിക്കു പ്രലോഭനം സഹിക്കുന്നില്ല, കമ്പത്സീവ്‌ ബ്രൌസിംഗ്‌. വെ മാ:> ഇപ്പോ ശരിയാക്കാം, അഡ്രസ്സ്‌ പറ. ദേവന്‍ :> ബ്ലോഗര്‍ ഡോട്ട്‌ കോം, വേഡ്‌ പ്രസ്‌ ഡോട്ട്‌ കോം. വെ മാ :> രണ്ടു കോമനേം ഞാന്‍ സൈബര്‍ പട്രോളിനെക്കോണ്ട് തടുത്തു. ദേവന്‍:> സന്തോഷം. ഓഫീസില്‍ നിന്നും ഇതേല്‍ പോകുന്നില്ലെന്ന തീരുമാനം 4 മാസം ഞാന്‍ സ്വയം പാലിച്ചു. ഇന്ന് ഓര്‍ക്കാതെ അതേല്‍ കേറിപ്പോയി. അതാണു പ്രകോപനം. വെ മാ:> ഇനിയും വല്ലോം ബ്ലോക്കാനുണ്ടേല്‍ വിളിക്കണേ. ദേവന്‍:> മിക്കവാറും വിളിക്കും, ശരി അപ്പോ. ഫലം- ഇനിമുതല്‍ രാത്രി അത്താഴത്തിനു ശേഷം മാത്രം ബ്ലോഗിങ്ങ്. അല്ലെങ്കില്‍ അവധിദിനത്തില്‍. അടുത്തത് ബ്ലോഗ്ഗിങ്ങില്‍ സദാ(വാരേണ്ട) ചാരം. Posted by ദേവന്‍ at 9:30 AM 18 comments: Wednesday, March 14, 2007 ലോനപ്പന്‍ പ്രശ്നം - എന്റെ കമന്റ് ലോനപ്പന്റെ ബ്ലോഗ്‌ നേരത്തേ കണ്ടിട്ടുണ്ടായിരുന്നു. അതിനപ്പുറമൊന്നും അയാളെക്കുറിച്ച്‌ എനിക്കറിയുകയുമില്ലയിരുന്നു. ഞാന്‍ താല്‍ക്കാലികമായി ബ്ലോഗ്ഗില്‍ നിന്നും വിട്ടുപോയ വെക്കേഷന്‍ സമയത്ത്‌ നാട്ടിലൊരു ബ്ലോഗ്ഗറെ കണ്ട കൂട്ടത്തില്‍ വിവി എന്ന പേരില്‍ ബ്ലോഗെഴുതുന്നത്‌ താനാണെന്ന് വെളിപ്പെടുത്തി ലോനപ്പന്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്നും സാന്ദര്‍ഭികമായി പറയുകയുണ്ടായി .വിവി എന്ന ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.(സത്യവാങ്മൂലം : ബ്ലോഗ്‌ കോമണ്‍ ഇന്ററസ്റ്റ്‌ ഉള്ള വിഷയം ആയതുകൊണ്ട്‌ മാത്രം വന്നുപെട്ടതാണ്‌, അത്‌ അധോലോക ചര്‍ച്ചയൊന്നും ആയിരുന്നില്ല.) ഒരു ഐഡിയില്‍ പോസ്റ്റ്‌ ചെയ്യുകയും മറ്റൊരു ഐഡിയില്‍ നിന്നും "അടിപൊളി, വിശ്വോത്തരം" എന്നൊക്കെ കമന്റുകയോ, തടവാന്‍ ഒരു ബ്ലോഗര്‍ ഐഡി അപ്പനു വിളിക്കാന്‍ വേറൊന്നും ഉപയോഗിച്ച്‌ ജനത്തെ വഞ്ചിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഒരാള്‍ക്ക്‌ രണ്ടല്ല അഞ്ച്‌ ഐഡി ഉണ്ടെങ്കിലും ഒരു തെറ്റായൊന്നും തോന്നുന്നില്ലെന്നും പറഞ്ഞു ഞാന്‍. തിരികെ വരാന്‍ റെഡിയായി ഇരിക്കുന്ന സമയം യാത്ര പറയാന്‍ വിളിച്ച ഒരു സുഹൃത്ത്‌ ലോനപ്പന്റെ ഓഫീസില്‍ ആരോ വ്യാജ ഐഡിയില്‍ മെയില്‍ അയച്ചെന്നും പുള്ളി റിപ്രിമാന്‍ഡ്‌ നേരിട്ടെന്നും അതൊരു മോശം സംഭവമായെന്നും പറയുകയുണ്ടായി. മോശം സംഭവം എന്നല്ല, കുറ്റകൃത്യമെന്നാണ്‌ അതിന്റെ പേരെന്നു ഞാനും പറഞ്ഞു. തിരികെ വന്ന് ബൂലോഗത്ത്‌ നോക്കുമ്പോള്‍ ലോനപ്പന്റെ ബ്ലോഗുകളൊന്നും കാണാനില്ലയിരുന്നു. അതെവിടെപ്പോയെന്ന് പണ്ടെന്നോ വന്ന സര്‍ക്കുലര്‍ ഓര്‍ക്കുട്ട്‌ മെസ്സേജില്‍ നിന്ന് ലോനപ്പനെ കണ്ടുപിടിച്ച്‌ ചോദിച്ചു. മറുപടിയൊന്നും കണ്ടതുമില്ല, ലോന ഓണ്‍ലൈന്‍ വരാരില്ലെന്ന് ആരോ പറഞ്ഞു. ലോനപ്പന്റെ ബ്ലൊഗില്‍ നടന്ന കമന്റാങ്കളി ഒരാള്‍ (ആരെന്ന് ഓര്‍മ്മയില്ല, പരിചയമുള്ള പേരല്ല) മിറര്‍ ചെയ്ത്‌ പോസ്റ്റ്‌ ചെയ്തതില്‍ നിന്നും അതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കൈവശമുള്ള ആളുകളാരെങ്കിലും കോപ്പി അയക്കണമെന്ന് അവിടെ ഒരു കമന്റിട്ടത്‌ കണ്ട്‌ ഒരു ബ്ലോഗര്‍ എനിക്ക്‌ ആ പോസ്റ്റ്‌ ഈ-മെയില്‍ ചെയ്തു തന്നു. (സത്യവാങ്മൂലം. ഇതും ഒരു പിന്നാമ്പുറ വര്‍ക്കല്ല, ഞാന്‍ പൊതുസ്ഥലത്ത്‌ കമന്റിട്ട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌) അതും കഴിഞ്ഞപ്പോള്‍ ബൂലോഗ ക്ലബ്ബില്‍ ഗന്ധര്‍വ്വന്‍ മാഷ്‌ ഒരു പോസ്റ്റ്‌ ഇട്ടതിനു താഴെ ഞാന്‍ എന്റെ അഭിപ്രായം ഏതാണ്ട്‌ ഇങ്ങനെ എഴുതി (ഓര്‍മ്മയില്‍ നിന്നാണ്‌ പദാനുപദം ആവര്‍ത്തിക്കാന്‍ കഴിയില്ല)"ലോനപ്പന്‍ സൈബര്‍സ്റ്റാള്‍ക്ക്‌ ചെയ്യപ്പെട്ടത്‌ വളരെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു, കാരണം അത്‌ കോപ്പിറൈറ്റ്‌ പോലെ നഷ്ടപരിഹാരം കൊണ്ട്‌ തീരുന്ന കേസല്ല, വര്‍ഷങ്ങളുടെ ജയില്‍ ശിക്ഷ വാറണ്ട്‌ ചെയ്യുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌. പക്ഷേ അത്‌ വിശ്വപ്രഭ ചെയ്തെന്ന ആരോപണം എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. എത്രയും വേഗം കൃത്യമായി അന്വേഷിച്ച്‌ ശരിയായെ പ്രതിയെ കണ്ടുപിടിക്കാന്‍ നമ്മളെല്ലാം ബാദ്ധ്യസ്ഥരാണ്‌." പോസ്റ്റ്‌ ഏറെ ദിവസം അവിടെ കിടന്നില്ല. അത്തരം പൊതു ചര്‍ച്ചകള്‍ ലോനപ്പനു ഭീഷണിയാണെന്ന അര്‍ത്ഥത്തിലോ മറ്റോ ആരോ (ആരെന്നോര്‍മ്മയില്ല) കമന്റ്‌ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ ഗന്ധര്‍വ്വര്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു. ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങള്‍. ഇനി, എന്റെ അഭിപ്രായങ്ങള്‍: 1. ലോനപ്പന്‍ എന്ന വ്യക്തിയുടെ മാത്രമല്ല, ഇതൊരു പൊതു താല്‍പ്പര്യ വിഷയമായതുകൊണ്ട്‌ എല്ലാവരും അറിയുകയും അന്വേഷിച്ച്‌ മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്‌. പിന്നാമ്പുറ ചര്‍ച്ചകള്‍ കിരണ്‍ യാഹൂ പ്രശ്നത്തില്‍ പറഞ്ഞതുപോലെ തന്നെ, ഇതിലും ആശാസ്യമല്ല. 2. രഹസ്യമായി ആരെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത്‌ ഇപ്പോഴല്ല. മറിച്ച്‌ ചിലര്‍ അവകാശപ്പെട്ടതുപോലെ വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ടെങ്കില്‍ അത്‌ നിരത്തുകയും വേണം. നിയമവശം ആരാഞ്ഞ്‌ ശിക്ഷാ നടപടികള്‍ എന്തെന്ന് തീരുമാനിക്കണം. 3. അതല്ല ഒരു ഊഹം മാത്രം വച്ച്‌ ഒരാളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത്‌ കാരക്ടര്‍ അസ്സാസിനേഷന്‍ എന്നു പറയുന്ന കുറ്റമായി വാദി പ്രതിയാവും. 4. ലോനപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ബൂലോഗത്ത്‌ ഉണ്ടെന്ന് ഇന്ന് കിരണിന്റെ പോസ്റ്റില്‍ വന്ന കമന്റുകളില്‍ നിന്നും വായിച്ച്‌ മനസ്സിലാക്കി. ലോനക്ക്‌ നെറ്റ്‌ ആക്സസ്‌ ഇല്ലെങ്കിലും തീര്‍ച്ചയായും അവര്‍ വഴി കാര്യങ്ങള്‍ അറിയിക്കാവുന്നതേയുള്ളു. 5. ലോനപ്പന്‍ വേര്‍സസ്‌ ബാക്കി ബ്ലോഗ്ഗേര്‍സ്‌ എന്ന രീതിയില്‍ ലോനയുടെ കൂട്ടുകാര്‍ ഇതിനെ കണ്ടാല്‍ പൊതു താല്‍പ്പര്യം എന്ന ആംഗിള്‍ കേടുവന്നുപോകും. അറുനൂറു ബ്ലോഗര്‍മാരും പ്രതികളല്ല ഈ സൈബര്‍സ്റ്റാള്‍ക്കിംഗ്‌ കേസില്‍. 6.ആര്‍ക്കെങ്കിലും ഈ സംഭവം അന്വേഷിച്ച്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായോ ലോജിക്കലായോ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനുള്ള ബാദ്ധ്യതയുണ്ട്‌. 7. ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന നയം കമ്യൂണിറ്റി എടുത്തതാണെങ്കില്‍ അത്‌ തെറ്റായിപ്പോയി. എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ തകരുന്ന കൂട്ടാണെങ്കില്‍ ആ കൂട്ടിനു വിലയില്ല, മറിച്ച്‌, ലോനപ്പന്റെ നിര്‍ദ്ദേശമാണ്‌ ഇവിടെ ചര്‍ച്ച പാടില്ല എന്നതെങ്കില്‍ ഈ സംഭവം നടന്നിട്ടില്ലെന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളു. വാദിക്ക്‌ പരാതിയില്ലെങ്കില്‍ കുറ്റകൃത്യം സംഭവിച്ചില്ല എന്നേ കോടതി അനുമാനിക്കൂ. 8. യാഹൂവിനെ പിന്തുണച്ച്‌ ലോനപ്പന്‍ സംസാരിച്ചെന്നും അതാണ്‌ കുറ്റവാളി ഊമക്കത്തയക്കാന്‍ കാരണമെന്നും മാത്രമേ ഇതുവരെ ആളുകള്‍ സംശയിച്ചു കണ്ടുള്ളു. ഈ തക്കം മുതലെടുത്ത്‌ ലോനപ്പനോട്‌ വ്യക്തിവൈരാഗ്യം തീര്‍ത്തതാകാം, ലോനപ്പനു അടികിട്ടിയാല്‍ പ്രതിഭാഗത്തേക്ക്‌ ആരോപിക്കാവുന്ന ആളുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതുമാകാം, കൂട്ടത്തല്ലുണ്ടാക്കി രസിക്കാമെന്നു കരുതിയ ഒരു മനോരോഗി ചെയ്തതും ആകാം. ആ സാദ്ധ്യതകള്‍ തള്ളിക്കളയേണ്ടതില്ല. ഊഹാപോഹങ്ങള്‍ പ്രതിക്ക്‌ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്നു. തമ്മില്‍ തല്ലിയാലും അങ്ങനെ തന്നെ. തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌. വീട്ടില്‍ ഇന്നും ഇന്റര്‍നെറ്റ്‌ കണക്ഷനെടുത്ത്‌ തിരിച്ചുവന്ന് ബ്ലോഗിംഗ്‌ തുടരുമെന്ന് പറഞ്ഞ ലോനപ്പന്‍ ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്തതും ആരോട്‌ വാശി കാട്ടിയതാണെന്ന് പിടികിട്ടിയില്ല. ബ്ലോഗ്‌ അവനവന്റെ സ്വത്ത്‌ മാത്രമാണ്‌, കമ്യൂണിറ്റിയുടേതല്ല. അതു പോയാല്‍ നഷ്ടവും അവനവനു മാത്രം- രാത്രിഞ്ചരനെയും ക്ഷുരകനെയും മറ്റും ഇവിടെ എന്നും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കമ്യൂണിറ്റി എന്നതിന്റെ going concern concept അതാണ്‌. Posted by ദേവന്‍ at 10:59 AM 69 comments: Sunday, March 11, 2007 ബൂലോഗ വിചാരണം - 4 വിമര്‍ശനം ബൂലോഗത്ത്‌ വിമര്‍ശനങ്ങളില്ലാത്തതെന്തെന്ന് ആരോ ചോദിച്ചത്‌ കണ്ടിരുന്നു. ചിലര്‍ ബ്ലോഗുകള്‍ വിമര്‍ശ്യമല്ലെന്ന് വിചാരിക്കുന്നു. മറ്റു ചിലര്‍ വിമര്‍ശനമെന്നാല്‍ കുറ്റം പറയലും കൊച്ചാക്കലുമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പല ബ്ലോഗര്‍മാര്‍ക്കും സായിപ്പ്‌ "ലവ്‌ മീ, ലവ്‌ മൈ ഡോഗ്‌ സിന്‍ഡ്രോം" എന്നു പറയുന്ന പ്രശ്നമുണ്ടെന്നും വിമര്‍ശന സാദ്ധ്യത കുറച്ചുകളയുകയും ചെയ്യുന്നു. ഭൂരിഭാഗം കമന്റര്‍മാരും "ഒരു റിസ്ക്‌ എടുക്കേണ്ട" എന്ന് മനസ്സില്‍ കരുതി നിരൂപണ സ്വഭാവമുള്ള കമന്റുകള്‍ ഒഴിവാക്കുന്നുണ്ടെന്നും തോന്നുന്നു. ബ്ലോഗ്‌ നിരൂപണം എങ്ങനെ വേണമെന്ന് ഇവിടെ വന്ന കാലം മുതല്‍ ആലോചിച്ചിട്ടുണ്ട്‌. പലപ്പോഴും കമന്റുകളായി പറഞ്ഞിട്ടുമുണ്ട്‌- അക്കമിട്ടു തന്നെ (അതോ അക്ഷരം ആയിരുന്നോ ഇട്ടിരുന്നതെന്ന് ഓര്‍മ്മയില്ല) വിമര്‍ശകന്‍ അല്ലെങ്കില്‍ വിമര്‍ശനസ്വഭാവമുള്ള കമന്റ്‌ എഴുതുന്നയാള്‍ മറ്റു മാദ്ധ്യമങ്ങളും ബ്ലോഗുകളുമായുള്ള വത്യാസം തിരിച്ചറിയുന്നതോടെ ബ്ലോഗ്‌ വിമര്‍ശനത്തെപ്പറ്റിയുള്ള ആശയക്കുഴപ്പം തീരുന്നതേയുള്ളു. 1. ധര്‍മ്മവിവേചനം ബ്ലോഗര്‍ എഴുതുമ്പോഴും അത്‌ ആളുകള്‍ വായിച്ചെന്നറിയുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ്‌ പ്രതിഫലമായി വാങ്ങുന്നത്‌. മറ്റു മാദ്ധ്യമങ്ങളില്‍ ഇതിനു പുറമേ പണമിടപാടുകള്‍ കൂടിയുള്ള വിക്രയമാണ്‌ എഴുത്ത്‌. അച്ചടി മാദ്ധ്യമത്തിന്റെ വിമര്‍ശകന്‍ ഉപഭോക്താവിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ വര്‍ത്തിക്കുമ്പോള്‍ ബ്ലോഗ്‌ നിരൂപകന്‍ എഴുത്തുകാരന്റെ അഭിവൃത്തിക്കായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു. "ഈ മുക്കിലെ പോറ്റി ഹോട്ടലില്‍ ചായക്ക്‌ പിരിഞ്ഞ പാല്‍ ഉപയോഗിക്കുന്നുണ്ട്‌" എന്നു പറയുമ്പോള്‍ ഞാന്‍ ചായകുടിക്കാരുടെ ഭാഗത്തും "അമ്മേ, ഇന്ന് സാമ്പാറില്‍ ഉപ്പില്ലല്ലോ" എന്നു പറയുമ്പോള്‍ അമ്മയുടെ ഭാഗത്തുമാണെന്ന് ഒരുദാഹരണമായി പറയാം. 2. കര്‍മ്മവിവേചനം വിമര്‍ശ്യമായത്‌ തിരിച്ചറിയുക.പലപ്പോഴും പോസ്റ്റുകള്‍ വിമര്‍ശനത്തിന്‌ അര്‍ഹമല്ല. സ്റ്റേറ്റ്‌മന്റ്‌ രൂപത്തിലുള്ള പോസ്റ്റുകള്‍ ഒരുദാഹരണം. 3. യൌക്തികവിവേചനം എഴുത്തുകാരന്റെ നിലവാരത്തില്‍ നില്‍ക്കുക.എല്ലാവരും ഒരുപോലെ എഴുതുന്നില്ല. എല്ലാ എഴുത്തുകാരെയും നിരൂപകന്‍ ഒരേ മുഴക്കോലില്‍ അളക്കാനും പാടില്ല. കെ എസ്‌ ഗോപാലകൃഷ്ണന്റെ മലയത്തി പെണ്ണ്‍ എന്ന സിനിമയെ ജോണ്‍ ബൂര്‍മാന്റെ എമറാള്‍ഡ്‌ ഫോറസ്റ്റുമായി താരതമ്യം ചെയ്തു പഠിക്കുന്ന നിരൂപകന്‍ പരിഹാസ്യനാകുന്നു. നിലവാര പരിപാലനം ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നില്ല- എല്ലാവരും എഴുത്തുകാര്‍, എല്ലാവരും പ്രസാധകര്‍ എന്നതത്രേ ബ്ലോഗ്‌ വിപ്ലവത്തിന്റെ മുദ്രാവാക്യം. 4. ലക്ഷ്യവിവേചനം ജ്യോതി ടീച്ചര്‍‍ ഇത്‌ സുന്ദരമായി പറഞ്ഞിരിക്കുന്നു. "എഴുത്തുകാരന്‌ കൂടുതല്‍ നല്ല എഴുത്തിലേക്ക്‌ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍... കുഞ്ഞു കുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാടന്‍ പഠിപ്പിച്ചും..." ഇതിനെ ഒന്നു വിശദീകരിച്ചാല്‍: a. തെറ്റുകള്‍ തിരുത്തിക്കൊടുക്കല്‍ b. എഴുത്ത്‌ കൂടുതല്‍ നന്നാക്കാനുള്ള വഴി കാണിച്ചുകൊടുക്കല്‍ c.(ലേഖനങ്ങളിലും മറ്റും) വിട്ടു പോയവയെന്നു തോന്നുന്നത്‌ കൂട്ടിച്ചേര്‍ക്കല്‍ d. വായനക്കാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കല്‍ എന്നിവയാണ്‌ ബ്ലോഗ്‌ വിമര്‍ശകന്റെ ജോലി എന്നു വരുന്നു. എന്നാല്‍ എങ്ങനെ അല്ലെങ്കില്‍ എന്തായിരിക്കണം ഒരാളിന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ ശ്രമിക്കരുത്‌. silverine എന്ന ഇംഗ്ലീഷ്‌ ബ്ലോഗര്‍ ഒരിക്കല്‍ അവരുടെ ബ്ലോഗില്‍ വന്ന കമന്റ്‌ ഡിലീറ്റ്‌ ചെയ്തു. എന്തിനതു ചെയ്തു വിമര്‍ശനത്തെ ഭയമാണോ എന്ന് കമന്റിട്ടയാള്‍ ചോദിച്ചതിന്‌ മറുപടിയിങ്ങനെ- "നിങ്ങള്‍ക്ക്‌ എന്റെ പോസ്റ്റുകളെ വിമര്‍ശിക്കാം, ഇഷ്ടമായില്ലെന്നു പറയാം, എന്ത്‌ അഭിപ്രായവും പറയാം, പക്ഷേ എങ്ങനെ വേണം എന്റെ ബ്ലോഗ്‌ എന്ന് പറയാന്‍ പാടില്ല, ബ്ലോഗ്ഗിങ്ങിന്റെ ഒന്നാം നിയമം അതാണ്‌". വളരെ ശരിയായ നിലപാട്‌. ഞാന്‍ എങ്ങനെ ബ്ലോഗ്‌ ചെയ്യണമെന്ന് പറയുന്നയാള്‍ അറിഞ്ഞോ അറിയാതെയോ എന്റെ പത്രാധിപര്‍ ആകാന്‍ ശ്രമിക്കുന്നു. ബ്ലോഗിനു മറ്റുമാദ്ധ്യമങ്ങളുമായുള്ള പ്രധാന വ്യത്യാസം എഴുത്തുകാരന്‍ പത്രാധിപരാണെന്നതാണല്ലോ. 5. വിമര്‍ശ്യവിവേചനം വിമര്‍ശനം പോസ്റ്റുകള്‍ക്ക്‌ മാത്രം.വ്യക്തികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അത്‌ വ്യക്തിഹത്യ (ബൂലോഗത്ത്‌ ഉപയോഗിച്ചു തേഞ്ഞുപോയ ഒരു വാക്ക്‌) ആയി മാറുന്നു. ബോട്ട്‌ വേറേ സ്രാങ്ക്‌ വേറേ. പള്ളി വേറേ പാതിരി വേറേ. (വിമര്‍ശിച്ച്‌ കുട വേറേ കുടക്കാല്‍ വേറേ ആക്കരുത്‌!) 6. വായനക്കാരോടുള്ള കടമ. ഇതുവരെ വിമര്‍ശകന്‍ ബ്ലോഗ്ഗറുടെ നന്മക്കു വേന്റി എഴുതുന്നവന്‍ (വള്‍) എന്ന റോള്‍ മാത്രമുള്ളയാള്‍ എന്ന ഒരു ചിത്രമാണ്‌ ഞാന്‍ തന്നത്‌. എന്നാല്‍ ചിലപ്പോള്‍ വായനക്കാരോടുള്ള പ്രതിബദ്ധത മറ്റെല്ലാത്തിനെയും മറികടന്ന് ചിലതു ചെയ്യുവാന്‍ വിമര്‍ശകനെ ബാദ്ധ്യസ്ഥനാക്കുന്നു. >തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ (വസ്തുതാപരമോ ആശയപരമോ ആയി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവ) >അനാശ്യാസമായ ബ്ലോഗിംഗ്‌ രീതികള്‍ ഉള്ളടക്കചോരണം സാമൂഹ്യവിരുദ്ധം മുതലായവ) >മറ്റു പൊതുജനക്ഷേമത്തിനു വിരുദ്ധരീതിയിലുള്ള പോസ്റ്റുകള്‍ കമന്റെന്ന രീതിയില്‍ ബ്ലോഗില്‍ വരുന്ന കാര്യങ്ങള്‍ക്കും പരമാധികാരി ബ്ലോഗ്‌ ഉടമ തന്നെയായതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒരു ലിങ്കോടെ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌ നല്ലതെന്ന് തോന്നുന്നു (കമന്റ്‌ പോസ്റ്റുകളുടെ ഉസ്താദ്‌ ആണ്‌ സിബു .) കമന്റിനു ബാധകമാവുന്ന എല്ലാ നിയങ്ങളും വിമര്‍ശനത്തിനും ബാധകമാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ. പലപ്പോഴും ബ്ലോഗര്‍ വിമര്‍ശനത്തെ ഭയക്കുന്നു, വിമര്‍ശനം കുറയാനുള്ള ഒരു കാരണം ഇതാണ്‌. ഒരു "കത" എഴുതി പോസ്റ്റ്‌ ചെയ്തതിന്റെ ചുവട്ടില്‍ ഞാന്‍ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് കമന്റെഴുതി ഈ പ്രശ്നം പരിഹരിച്ചു. സാധാരണ നിരൂപണങ്ങളെഴുതാത്തവരടക്കം പതിനഞ്ചോളം പേര്‍ ഗൌരവമായി കൃതിയെ പഠിക്കുകയും വിശദമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന കമന്റുകള്‍ ഇടുകയും ചെയ്തു. നിരൂപഹണം (കട. വീക്കേയെന്‍) ലക്ഷ്യമാക്കി ബ്ലോഗാരംഭ ദശയില്‍ ഉമേഷ്‌ ഗുരുക്കള്‍ തുടങ്ങിയ ബ്ലോഗും പിന്നീട്‌ ബ്ലോഗഭിമാനി തുടങ്ങിയതും അകാലത്തില്‍ സൈബര്‍ ഹെവന്‍ പ്രാപിച്ചു. എല്ലാ പോസ്റ്റുകള്‍ക്കും അല്ലെങ്കില്‍ ബ്ലോഗുകള്‍ക്ക്‌ മൊത്തമായി നിരൂപണം എഴുതുക ഏതാണ്ട്‌ അസാദ്ധ്യമെന്നത്‌ തന്നെ കാരണം. ചന്ത്രക്കാറന്റെ ഉമേഷിന്‌ സ്നേഹപൂര്‍വ്വം എന്ന നിരൂപണം വീക്ഷണരീതിയുടെ വത്യാസം കൊണ്ടും പിന്തുടര്‍ന്ന് നടന്ന വാശിയേറിയ ചര്‍ച്ചയിലെ ബ്ലോഗ്ഗര്‍മാരുടെ പങ്കാളിത്തം കൊണ്ടും ഗൌരവസ്വഭാവം നിലനിര്‍ത്തലില്‍ വിജയിച്ചതുകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു. എന്നെ വിമര്‍ശിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ വക്കാരിമസ്താന്റെ കമന്റാണ്‌. ഒരിടത്ത് ഞാന്‍ ഇങ്ങനെ എഴുതി “ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌ കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍“ വക്കാരി അതിനു താഴെ ഒരു കമന്റിട്ടു “...ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത. ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ...” ഞാന്‍ ഇതെന്തൊരു വികൃതമായ ഭാഷയാണ്‌ ഈ ഉപയോഗിച്ചതെന്നാണ്‌ വക്കാരി ചോദിക്കുന്നത്‌. പക്ഷേ അത്‌ ഒരു തമാശയാക്കി ആര്‍ക്കും നോവാതെ പറഞ്ഞുതന്നു(പിന്നീട്‌ എന്റെ ജീവിതത്തില്‍ ഞാന്‍ സ്വരാഘാതം എന്നല്ലാതെ ആക്സന്റ്‌ എന്നു പറഞ്ഞിട്ടില്ല, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ പോലും ഇനി ഞാന്‍ സ്വരാഘാതം എന്നേ പറയൂ)
പാര്‍ട്ടിയിലെ പിളർപ്പിന് പിന്നാലെ ഐ.എന്‍.എല്ലിനെ മാറ്റിനിർത്താന്‍ എല്‍.ഡിഎഫ് തീരുമാനം. എല്‍.ഡി.എഫിന്‍റെ മുന്നണി യോഗത്തിന് ഐ.എന്‍.എല്ലിന് ക്ഷണമില്ല. അതേസമയം വഹാബുമായി ഇനി ചർച്ചയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. ദേവർകോവിലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി വഹാബ് പക്ഷവും രംഗത്തെത്തി. ഈ മാസം 15 നാണ് എല്‍ഡി.എഫിന്‍റെ മുന്നണി യോഗം. ഈ യോഗത്തിലേക്കാണ് ഇടതുമുന്നണി ഐ.എന്‍.എല്‍ നേതാക്കളെ ക്ഷണിക്കാതിരുന്നത്. ഇടതുമുന്നണി യോഗത്തിലേക്ക് വിളിച്ചോ എന്ന ചോദ്യത്തിന് ഐ.എന്‍.എല്‍ മന്ത്രിയായ അഹമ്മദ് ദേവർകോവിൽ കൃത്യമായ മറുപടിയും നൽകിയില്ല. എ.പി അബ്ദുൽ വഹാബുമായി ഇനി ചർച്ചയില്ലെന്നും പുതിയ സംസ്ഥാനകമ്മിറ്റി ഈ മാസം 31 ന് നിലവിൽ വരുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അതേസമയം സ്ഥാനമാനം മാത്രമല്ല രാഷ്ട്രീയമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. മാർച്ച് 31ന് പുതിയ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി നിലവിൽ വരുമെന്നും മാർച്ച് അവസാനം സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. നാഷണൽ ദലിത് ലീഗ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നതായും വബാബ് വ്യക്തമാക്കി. ഭിന്നിച്ച് നിന്നാൽ മുന്നണിക്ക് പുറത്തുനിൽക്കേണ്ടി വരുമെന്ന് എല്‍.ഡി.എഫ് അറിയിച്ചിരുന്നെന്നും അതുകൊണ്ടാണ് ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു, അഹമ്മദ് ദേവർകോവിലിനെതിരെ നടപടിയുണ്ടാകും, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കും. വിഭാഗീയ പ്രവർത്തനങ്ങൾക്ക് മന്ത്രി തന്നെ നേതൃത്വം നൽകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വഹാബ് കൂട്ടിച്ചേര്‍ത്തു. വഹാബിനെ പുറത്താക്കിയ ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നോട്ടീസ് നൽകുമെന്ന് അറിയിച്ച വഹാബ് ഐ.എന്‍.എല്‍ എന്ന പേരും കൊടിയും ഇനിയും ഉപയോഗിക്കുമെന്നും വ്യക്തമാക്കി. യഥാർത്ഥ ഐ.എന്‍.എല്‍ എന്ന നിലയിൽ എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക! Fake casting call in kerala വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക! വീഡിയോ... More Posts Latest News കൂടെവിടെ സീരിയൽ ക്ലൈമാക്സ് ആയോ?; ദയ സീരിയൽ അവസാനിച്ചപ്പോൾ പുത്തൻ സീരിയൽ സമയം ; ഏഷ്യാനെറ്റ് സീരിയലുകളുടെ സമയമാറ്റം ഇങ്ങനെ! November 26, 2022 അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത November 26, 2022 ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന November 26, 2022 ആദ്യ ഭാര്യയോട് സ്റ്റിൽ ഐ ലവ് യു എന്ന് പറഞ്ഞ് സിദ്ധാർത്ഥ്; ഒന്നുകിൽ ഞാൻ നാറും അല്ലെങ്കിൽ ഞാൻ നേടും; കുടുംബവിളക്ക് സീരിയൽ വല്ലാത്തൊരു കഥ തന്നെ ! November 26, 2022 മിന്നുകെട്ട് കഴിഞ്ഞ് ആദ്യരാത്രി ഇല്ലാത്തത് കാര്യമായി…; സരയുവിന് ഇനി ആദ്യരാത്രി ; ശേഷം കിയാണി സീൻ വീണ്ടും; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് ! November 26, 2022 അമ്മയറിയാതെ സീരിയലിൽ വമ്പൻ ട്വിസ്റ്റ്.. ; അലീനയെ വിടാതെ ജിതേന്ദ്രൻ; ചാടിവീണ അമ്പാടിപ്പുലി! November 26, 2022 ദിലീപ് നല്ല പയ്യനാണ്, ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട് ; വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല; സുബ്ബലക്ഷ്മി November 26, 2022 അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ; വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു സുരേഷ് ഗോപിയെ കുറിച്ച് അബ്ദുൾ ബാസിത്ത്! November 26, 2022 ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്, ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്, നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കും; ബാല പറയുന്നു November 26, 2022 റാണിയ്‌ക്കെതിരെ പുതിയ തെളിവുമായി ആദി ; റാണിയും ബാലികയും ഇനി എന്ന് കാണും ; കൂടെവിടെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് ! November 26, 2022 Trending Malayalam എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള Malayalam നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു serial news അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞ് ദര്‍ശന; ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു എന്ന് ദർശനയുടെ അച്ഛൻ! Movies എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല
‘വേനലിൽ ഞാൻ താമസിച്ചിരുന്ന വീടിന്റെ സമീപത്ത് പോയാൽ ഓടിനടന്നു കളിച്ചിരുന്ന വീടിന്റെ തറയും പരിസരവും പദ്ധതി ഭാഗത്തെ വെള്ളത്തിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം. അത് കണ്ട് നെടുവീർപ്പിടുകയേ വഴിയുള്ളൂ’ (കുസുമം ജോസഫ്/ മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2018 മെയ്). കുറ്റ്യാടി ജല വൈദ്യുത പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗത്തിന്റെ അനുഭവമാണ് ഇത്. വേനലിൽ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോൾ പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട തന്റെ വീടിന്റെ തറ ജലപ്പരപ്പിൽ തെളിഞ്ഞു കാണുതിനെക്കുറിച്ചാണ് കുസുമം ജോസഫ് പറയുന്നത്. പദ്ധതികൾക്കു വേണ്ടി കുടിയിറക്കപ്പെടുന്നവർ അനുഭവിക്കുന്ന മാനസികാഘാതം വരച്ചു കാട്ടുന്നു ഈ വാക്കുകൾ. പരിസ്ഥിതി ആക്ടിവിസ്റ്റായ കുസുമം ജോസഫ് പി.പി. പ്രശാന്തിന് നൽകിയ അഭിമുഖത്തിൽ കുടിയിറക്കത്തിന്റെ/നഷ്ടപരിഹാരത്തെക്കുറിച്ചുള്ള മറ്റൊരു യാഥാർഥ്യവും പങ്കുവെക്കുന്നു: “നഷ്ടപരിഹാരം പോരെന്ന് പറഞ്ഞ് അച്ഛൻ ഒരുപാടു കാലം കേസ് നടത്തി. എനിക്ക് 11 വയസ്സുള്ളപ്പോൾ തുടങ്ങിയ കേസിൽ വിധി വന്നത് ഞാൻ ബി.എ. അവസാന വർഷം പഠിക്കുമ്പോഴാണ്. അ് അച്ഛൻ വീട്ടിലെത്തിയത് ഇന്നും മനസ്സിലുണ്ട്. രണ്ട് പൊതികൾ. ഒന്നിൽ എനിക്ക് എച്ച്.എം.ടി വാച്ച്. മറ്റേതിൽ അഞ്ചാറ് പോഴ്‌സ്‌ലൈൻ പ്ലേറ്റുകൾ. വക്കീലിന്റെ ഫീസ് കഴിഞ്ഞ് മിച്ചം വന്നത് അതിനേ തികഞ്ഞുള്ളൂ.” കുസുമം ജോസഫ് മേധാപട്കർക്ക് ഒപ്പം ഇന്ന് കെ-റെയിൽ വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിനുള്ള നീക്കങ്ങൾ നടത്തുമെന്നുറപ്പായ സന്ദർഭത്തിൽ കുസുമം ജോസഫിന്റെ ആത്മകഥാ ഭാഗം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. കുടിയൊഴിപ്പിക്കലിന്റെ തുടക്കത്തെക്കുറിച്ച് അവർ പറയുന്നു: “കോട്ടയം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിൽ കുടിയേറിയവരാണ് ഞങ്ങളുടെ കുടുംബം. കല്ലാനോടാണ് ജനനം. കർഷകരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ഒരാൾ. വീടിന്റെ അതിര് കുറ്റ്യാടി പുഴയായിരുന്നു. പശു, ആട്, കോഴി, പൂച്ച, പട്ടി ഒക്കെ എന്റെ കൂടെയുണ്ടായിരുന്നു. പുഴത്തീരത്തിന്റെ കാരുണ്യത്തിലും സമൃദ്ധിയിലുമുള്ള ബാല്യം. ആ കാലത്തിനിടയിലാണ് 1960കളിൽ കുറ്റ്യാടി പ്രോജക്ട് വരുന്നത്. അതിനുവേണ്ടി ഞങ്ങളുടെ ഭൂമി ഏറ്റെടുത്തു. വീടും ഞങ്ങളുടെ പറമ്പിലെ മാവും പ്ലാവും ഒക്കെ എണ്ണി വിലയിട്ട് അവരെടുത്തു. ഞാൻ അഞ്ചാം ക്ലാസിലായിരുന്നു. അങ്ങിനെയാണ് സാധനങ്ങളെല്ലാം വാരിക്കൂട്ടി മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്ക് പുറപ്പെട്ടത്. അവിടെ എത്തിയപ്പോഴുള്ള പ്രധാന ആശ്വാസം അവിടെ ഒലിപ്പുഴ എന്ന ചെറുപുഴയുടെ തീരം കൂട്ടിനുണ്ടായിരുന്നു എന്നതാണ്. ബന്ധുക്കളും കൂട്ടുകാരും വേർപ്പെട്ടു എന്ന് മാത്രമല്ല തികച്ചും അപരിചിതമായ അന്തരീക്ഷത്തിലെത്തിച്ചേർന്നതിന്റെ പ്രശ്‌നങ്ങൾ ഒരുപാട് ഞങ്ങൾ അനുഭവിച്ചു. ശരിക്കും പഠന വിധേയമാകേണ്ടതും കുടിയൊഴിയലിന്റെ ഭാഗമായി വരുന്ന സാംസ്‌കാരികമായ പ്രത്യാഘാതമാണ്. അത് ശരിക്കും അറിഞ്ഞു. പക്ഷെ, ഒന്നുണ്ട് കുടിയിറക്കുന്ന കാര്യത്തിൽ ഇപ്പോഴത്തേക്കാൾ പത്തുനാൽപ്പത് കൊല്ലം മുമ്പത്തെ ഭരണകൂടം കുറച്ചു കൂടി മനുഷ്യത്വം കാണിച്ചിരുന്നു. കാരണം മാറിത്താമസിക്കാനാവശ്യമായ സമയം തരുന്നു. ആളുകൾക്ക് വിയോജിക്കാനും പൊരുത്തപ്പെടാനും അവസരം ഉണ്ടായിരുന്നു. പണം മുഴുവൻ തന്നിട്ടേ ഞങ്ങൾ ഇറങ്ങിയുള്ളൂ. ഇന്ന് എത്ര മനുഷ്യത്വ രഹിതമായിട്ടാണ് കുടിയൊഴിപ്പിക്കൽ. ഭരണകൂടം ബലപ്രയോഗത്തിലൂടെയാണ് കാര്യങ്ങൾ സാധിക്കുന്നത്. ആർക്കാണ് ഇത്ര തിരക്ക്? ഭരണകൂടം ജനാധിപത്യം മറന്നുപോകുന്നു. ഇറക്കിവിട്ട ഇരകൾ ഇപ്പോൾ നഷ്ടപരിഹാരത്തിനായി ഓഫീസുകൾ തോറും നടക്കേണ്ട ഗതികേടിലാണ്.” മൂലമ്പള്ളി ഓർമ്മദിനം കെ-റെയിലിനുവേണ്ടിയുള്ള ഭരണകൂട ബലപ്രയോഗ ഭീകരത ഇന്നത്തെ നിലവെച്ചു നോക്കുമ്പോൾ ഊഹാതീതമാണ്. നഷ്ടപരിഹാര ദല്ലാളുകളുടെ കാലൊച്ചകൾ കെ-റെയിൽ വരുന്ന സ്ഥലങ്ങളിൽ ഇപ്പോഴേ കേട്ടുതുടങ്ങിയതായും റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. റെയിൽപാതക്കുള്ളിൽ അടക്കം ചെയ്യാൻ പോകുന്ന വീടുകൾ, താറുമാറാകാൻ പോകുന്ന പ്രകൃതി- കേരളം കാണാനിരിക്കുന്ന ഏറ്റവും വലിയ വികസന പദ്ധതി(വികസന ഭീകരത)യുടെ ഊഹാതീതമായ സംഘർഷ മേഖലയിലേക്കുള്ള സൂചനയായി അണക്കെട്ടിനുള്ളിലുള്ള ഞങ്ങളുടെ വീട് എന്ന രൂപകത്തെ ഇപ്പോൾ മനസ്സിലാക്കാൻ പറ്റും. നിങ്ങൾക്ക് വൻ തുക കിട്ടില്ലേ? പിന്നെ എന്താ പ്രശ്‌നം എന്നു ചോദിക്കുന്നവരെല്ലാം സുരക്ഷിതരായവരായിരിക്കും. കെ-റെയിലിനു വേണ്ടി അവരിൽ ഒരാളുടെ പോലും വീട്ടുമതിലിന്റെ ഒരു കല്ലുപോലും ഇളക്കില്ല എന്ന ഉറപ്പ് അവർക്കുണ്ട്. പദ്ധതി ഒരു നിലയിലും ബാധിക്കാത്ത (പക്ഷെ നഷ്ടമാകുന്ന പ്രകൃതി എല്ലാവരുടേതുമാണെന്ന് മറക്കാതിരുന്നാൽ കൊള്ളാം) ഒരു ഭൂരിഭാഗത്തെ സൃഷ്ടിക്കുകയും പദ്ധതി ഇരകളുടെ നേർക്ക് ഈ ഭൂരിഭാഗത്തെ ഇളക്കിവിടുകയും ചെയ്യുക എന്ന വികസന ഭീകരതയുടെ പ്രത്യയശാസ്ത്ര മാതൃക തന്നെ കേരളത്തിലും നടപ്പിലാക്കുന്നു. വീടിനുള്ളിൽ മനുഷ്യരുണ്ടായിരിക്കെ ബുൾഡോസറുപയോഗിച്ച് വീടുകൾ തകർത്ത് താഴെയിട്ട മൂലമ്പള്ളി രംഗങ്ങൾ എത്ര പെട്ടെന്ന് മലയാളി മറന്നു. അന്ന് കുടിയിറക്കപ്പെട്ട മനുഷ്യരുടെ ഇന്നത്തെ നില എന്താണ്? വികസന ഇരകൾ സംസാരിക്കേണ്ട, അവരെ മലയാളി പൊതു സമൂഹം കേൾക്കേണ്ട അനിവാര്യ സന്ദർഭമാണിത്. പല പദ്ധതികൾക്കായി കുടിയിറക്കിയവരിൽ എത്ര പേർ സന്തുഷ്ടരാണ്? അതിന്റെ കണക്കുകളും ഈ സന്ദർഭം ആവശ്യപ്പെടുന്നു. മലയാള സാഹിത്യത്തിൽ ഒരു പദ്ധതിയുടെ പേരിൽ വീട്ടിൽ നിന്നും കുടിയിറക്കപ്പെടുന്നത് രേഖപ്പെടുത്തിയ ഒരു ചെറുകഥ പെട്ടെന്ന് ഓർമ്മയിലേക്ക് വരുന്നു. ഒരുപക്ഷെ പദ്ധതികൾ മനുഷ്യരെ കുടിയിറക്കാൻ കൂടിയുള്ളതാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് എഴുതപ്പെടുന്ന ആദ്യ മലയാള കഥകളിലൊന്നായിരിക്കും ഈ രചന. ‘സുൽത്താൻ വീട്’ എന്ന ഉജ്ജ്വല നോവലിന്റെ കർത്താവായ പി.എ മുഹമ്മദ് കോയ എഴുതിയ ‘മിസ്റ്റർ ജോർജ് പെരേര’ എന്ന കഥയാണത്. കോഴിക്കോട്ടെ ആംഗ്ലോ-ഇന്ത്യൻ സമുദായത്തിലെ ഒരംഗമാണ് പെരേര. അയാൾ കൊടിയ ദാരിദ്ര്യത്തിലാണ്. കിടപ്പുരോഗിയായ ഭാര്യ. മൂത്ത മകനും മകളും വിവാഹം കഴിഞ്ഞ് അവരുടെ വഴിക്കുപോയി. അവർ അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കാറില്ല. അയാളും ഭാര്യയും വാടക വീട്ടിലാണ് കഴിയുന്നത്. വാടക വീട് പൊട്ടിപ്പൊളിഞ്ഞതും എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്നതുമാണ്. ഓടുകൾ പൊട്ടിയും നീങ്ങിയും കിടക്കുന്ന വീട്. ആറുമാസമായി വാടക കൊടുത്തിട്ടില്ല. കഥയുടെ അവസാന ഭാഗത്ത് നാം ഇങ്ങിനെ വായിക്കുന്നു: ഞാൻ വന്ന കാര്യം പറഞ്ഞില്ല. മുഹമ്മദ് ദുഃഖം നിഴലിക്കുന്ന മുഖത്തോടെ പറഞ്ഞു. മിസ്റ്റർ ജോർജ് പെരേര അയാളുടെ മുഖത്തേക്കു നോക്കി നിന്നു. ‘ഈ വീട് നിക്ക്ണ സ്ഥലം മുനിസിപ്പാലിറ്റിക്കുവേണം പോലും’, മുഹമ്മദ് പറഞ്ഞു. ‘വാട്ട്’, പെരേര ഷോക്കേറ്റതുപോലെ ചോദിച്ചു. നിന്നനിൽപ്പിൽ മേലാകെ ഒരു വിറയൽ! ‘മുനിസിപ്പിലാറ്റി ഈസ് ഗോയിങ് ടു അക്വയർ ദിസ്?’ സ്വപ്‌നത്തിലെപോലെ പറഞ്ഞു. ‘ആറ് മാസം കൊണ്ട് കൈവിട്ട് കൊടുക്കാനാ നോട്ടീസ്! അല്ലെങ്കിൽ അവർ പൊളിച്ചു നീക്കും.’ ‘ജീസസ്, ജീസസ് വാട്ട് അയാം ഹിയറിംഗ്?’ ‘വിത്തിൻ സിക്‌സ് മന്ത്‌സ്?’, അതൊരട്ടഹാസമായിരുന്നു. കാലടിയിൽ നിന്നു ഭൂമി ഇടിയുന്നു. കെട്ടിടം തകർന്നു തലയിൽ വീഴുന്നു. ഒന്നും കാണുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല. ഇരുട്ട്, ക്രൂരമായ ഇരുട്ട്. ശബ്ദങ്ങൾ, കോലാഹലങ്ങൾ, അട്ടഹാസങ്ങൾ, തിരമാലകൾ ആർത്തലക്കുന്ന ഒച്ച. ഇത് ‘ഡൂംസ് ഡേ’ ആണോ? ലോകത്തിന്റെ അവസാനമാണോ? ‘വാട്ട് ദ മാറ്റർ ഡാളിങ്ങ്.’ മിസിസ്സ് പെരേര കിടക്കയിൽ നിന്നു ചോദിക്കുന്നു. ‘കാര്യമെന്താണെന്ന്’. ആരോടാണ് ചോദിക്കുന്നത്. ആരു ഉത്തരം പറയുന്നു? ‘സായ്പ് സങ്കടപ്പെടാതിരിക്കിൻ’ മുഹമ്മദ് ജോർജ് പെരേരയുടെ പുറത്ത് തടവി. ആ കണ്ഠം ഇടറിയിരുന്നു. ജോർജ്ജ് പെരേരയുടെ കണ്ണുകൾ ഇളകി, തല ഇളകി, മിസിസ്സിന്റെ നേരെ നോക്കി. കണ്ണുകളിൽ ജല കണങ്ങൾ ഉറഞ്ഞുകൂടുന്നു. പിന്നെ… പിന്നെ.. വാടകയുടെ കാര്യം ഓർമ്മയാക്കാൻ മൊതലാളി പറഞ്ഞ്ക്ക്ണ്. മുഹമ്മദ് ഒരു കടമ നിർവ്വഹിക്കുന്ന മട്ടിലാണ് ഇടറിക്കൊണ്ട് പറഞ്ഞത്. ‘ജീസസ്.. വേർ ടു ഗോ? വേർ ടു ഗോ….?’ (കർത്താവേ… എങ്ങോട്ടുപോകും?) ‘വേർ ടു ഗോ? വേർ ടു ഗോ?’ വീട്ടിന്റെ നാലു മൂലയിൽ നിന്നും പ്രതിദ്ധ്വനിക്കുന്നതായി തോന്നി. മിസ്റ്റർ ജോർജ്ജ് പെരേരയുടെ മുഖത്ത് വിയർപ്പ് തുള്ളികൾ പൊടിയുന്നു. വിയർപ്പ് മണികളുതിർന്ന നെറ്റിയിൽ ചാലുകളും വരകളും മാറി മാറി വീഴുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് ചെവിയിലൂടെ ഒഴുകുന്നു. ‘ജീസസ് വേർ ടു ഗോ….’ ഒരട്ടഹാസം. മിസ്റ്റർ ജോർജ്ജ് പെരേര ഏതാനും അടി ആടി ആടി നീങ്ങിക്കൊണ്ടാണ് ഒരു ഈസി ചെയറിൽ കെട്ടി പൊളിഞ്ഞ് ചെന്നു വീഴുന്നു. ‘ഡാളിങ് വാട്ട് ദ മാറ്റർ?’ മിസ്റ്റർ ജോർജ്ജ് പെരേര ഒന്നും പറഞ്ഞില്ല. തല കസേരയുടെ ഒരു ഭാഗത്തേക്ക് ഒടിഞ്ഞ പോലെ തൂങ്ങിക്കിടന്നു. തലക്ക് മീതെ വൃത്താകാരത്തിലുള്ള വലയിൽ നിന്ന് ഊർന്നിറങ്ങിയ ഒരു ചിലന്തി തൂങ്ങി നിന്നു. (ചന്ദ്രിക റിപ്പബ്ലിക്ക് പതിപ്പ്, 1973). പി.എ മുഹമ്മദ് കോയ ദൈവമേ എവിടേക്കു പോകുമെന്ന ചോദ്യത്തിന് ഈ കഥയിൽ ഉത്തരമില്ല. ഈ ഉത്തരമില്ലായ്മയിലേക്കാണ് ഓരോ അക്വിസിഷനും അതിനെത്തുടർന്നുളള കുടിയിറക്കലുകളും നയിക്കുന്നത്. ചന്ദ്രികയുടെ റിപ്പബ്ലിക് സ്‌പെഷലിലാണ് 48 വർഷം മുമ്പ് ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. നമ്മുടെ സാഹിത്യത്തിന്റെ ഓരത്താണ് ഇത്രയും പ്രധാനപ്പെട്ട പ്രമേയം പ്രവർത്തിച്ചതെന്ന് മലയാള സാഹിത്യ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ കാണാം. (1952ൽ വൈലോപ്പിള്ളി കുടിയൊഴിക്കൽ എഴുതിയത് മറക്കുന്നില്ല). ‘സത്ജലിനു മുന്നിൽ’ എഴുതി ഒരു വൻ പദ്ധതിക്ക് മുന്നിൽ വിസ്മയം പൂണ്ടു നിൽക്കുന്ന ജി.ശങ്കരക്കുറിപ്പിനെ മലയാള കവിത കണ്ടിട്ടുണ്ട്. എന്നാൽ പി.കുഞ്ഞിരാമൻ നായർ മലമ്പുഴ അണക്കെട്ട് വരുമ്പോൾ ‘കുറവനും കുറത്തി’യും എന്ന കവിതയെഴുതി താൻ ജിയെപ്പൊലെ നെഹ്‌റൂവിയൻ വികസനവാദിയല്ലെന്നും (അണക്കെട്ടുകളാണ് ഈ രാജ്യത്തിന്റെ ക്ഷേത്രങ്ങൾ എന്നതാണ് ആ വികസനവാദത്തിന്റെ മാനിഫെസ്റ്റോ) താൻ ഗാന്ധിയനാണെന്നും ശങ്ക ഏതുമില്ലാതെ തെളിയിച്ചു. ഇടശ്ശേരി കുറ്റിപ്പുറം പാലമെഴുതുമ്പോഴും ഇതു തന്നെ സംഭവിച്ചു. ഒ.വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ മലമ്പുഴ എന്ന പദ്ധതിയുടെ കൗതുകവും ഒരർത്ഥത്തിലുള്ള അൽതവുമാണ് നോവലിന്റെ തുടക്കത്തിൽ പങ്കുവെക്കുന്നത്. അതിങ്ങനെയാണ്: ‘മലമ്പൊഷ അണ കേട്ടി വെള്ളം തിരിയ്ക്കണംന്നൊക്കെ പറയിണ്ണ്ടൂ. ഇല്ലാത്ത മഷനെ പെയ്യിക്കാനോ പെയ്ണ മഷനെ തട്ക്കാനോ മൻക്ഷൻ കൂട്ട്യാ കൂടോന്നും കുട്ടീ’? നേരാ, പക്ഷെ, അണ കെട്ട്യാപ്പിന്നെ മഴ ത്ര പേടിയ്ക്കണ്ടാലോ. അതു പറയരുതായിരുന്നു. രസക്കയറ് പൊട്ടി. ‘ന്ന് എന്തോപ്പാ,’ കാരണവർ പറഞ്ഞു. ആളുകൾ പറയുന്നു, പുപ്പാറയിലെ രണ്ടു മലകളെ കരിങ്കൽ ചുമരുകൊണ്ട് ബന്ധിയ്ക്കുമെന്ന്. കടലിലേക്കൊഴുകുന്ന മലമ്പുഴ തടഞ്ഞു നിർത്തി ഖസാക്കിലേയ്ക്ക് വെള്ളം തിരിക്കുമെന്ന്. കാലവർഷത്തിന്റെ ശാഠ്യം മനുഷ്യൻ തിരുത്തുമെന്നു ധരിച്ചാൽ- കണ്ടു തന്നെയറിയണം. പോരെങ്കിൽ അങ്ങിനെ ചെയ്യാമോ ആവോ? എന്നാൽ പിൽക്കാല വിജയൻ കൂറ്റൻ പദ്ധതികളുടെ വിമർശകനാവുന്നതന്ന് അദ്ദേഹത്തിന്റെ ചില ലേഖനങ്ങളിൽ വായനക്കാർ കണ്ടു. ഇടുക്കി പദ്ധതിയുടെ പശ്ചാത്തലം കൂടി വരുന്ന എ.പി കളയ്ക്കാടിന്റെ ‘ഇടുക്കി’ എന്ന നോവൽ പദ്ധതി രാഷ്ട്ര പുനർനിർമാണത്തിന്റെ ഭാഗമാണെന്നുറച്ചു വിശ്വസിക്കുന്ന രനചയാണ്. തോപ്പിൽ ഭാസിയുടെ ‘പുതിയ ആകാശം, പുതിയ ഭൂമി’ എന്ന നാടകവും ഇതേ വിശ്വാസത്തെ പിന്തുടരുന്നു. കോണ്ട്രാക്ടറുടെ കൈക്കൂലിയെല്ലാം തട്ടിത്തെറിപ്പിച്ച് ശുദ്ധതയുമായി മുന്നോട്ടു നീങ്ങുന്ന പ്രൊജക്ട് എഞ്ചിനീയറാണ് ഈ നാടകത്തിലെ നായകൻ. ബ്യൂറോക്രസി ശുദ്ധീകരിക്കപ്പെട്ടാൽ വികസനം കൃത്യതയോടെ നാട്ടിൽ സാക്ഷാത്കരിക്കപ്പെടും എന്ന ആശയമാണ് ഭാസി നാടകത്തിലൂടെ മുന്നോട്ടുവെക്കുന്നത്. കളയ്ക്കാടിലും ഭാസിയിലും നാം കാണുന്നത് നെഹ്‌റൂവിയൻ വികസന സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന രണ്ടു ഇടതുപക്ഷ എഴുത്തുകാരെയാണ്. കൂറ്റൻ വികസന പദ്ധതികളാണ് വേണ്ടതെന്ന ആശയം കോൺഗ്രസിലും (അതിനാൽ കെ-റെയിൽ വിരുദ്ധരായ കോൺഗ്രസുകാരെ എത്ര നാൾ വിശ്വസിക്കാമെന്ന ചോദ്യം ഉയരുന്നു) ഇടതുപക്ഷത്തിലും ഒരുപോലെ ഉണ്ടായത് (ബി.ജെ.പിയും അങ്ങിനെയെന്ന് അവർ ദേശീയ തലത്തിൽ പല കുടിയിറക്കങ്ങളിലൂടെയും തെളിയിച്ചു കഴിഞ്ഞു) നെഹ്‌റൂവിയൻ സങ്കൽപ്പത്തിന്റെ സ്വാധീനത്തിലാണ്. മറ്റൊരു വികസന സങ്കൽപ്പം ഇടതുപക്ഷത്തിന് ഇക്കാലമത്രയായിട്ടും ഉണ്ടായിട്ടില്ല, കേരളവും ബംഗാളും തന്നെ അതിന്റെ ഉദാഹരണം. ബംഗാളിലെ വികസന പദ്ധതികളുടെ ഇരകളുടെ ജീവിതമെടുത്തു നോക്കിയാൽ, അവർ വന്നുചേർന്ന ചേരികളെടുത്തു പരിശോധിച്ചാൽ ഇതു മനസ്സിലാകും. നെഹ്‌റുവിന്റെ വൻകിട അണക്കെട്ടു പദ്ധതികളാൽ, ഇരുമ്പുരുക്കു-നിർമ്മാണ ശാലകളാൽ കുടിയിറക്കപ്പെട്ടവരുടെ അതേ ചേരികളിൽ തന്നെ ബംഗാളിൽ നിന്നുള്ള മനുഷ്യരേയും അവരുടെ പിൻമുറക്കാരേയും നമുക്ക് കാണാം. കേരളത്തിലും കുടിയിറക്കപ്പെട്ട മനുഷ്യർ എവിടെ എത്തിച്ചേർന്നു? കുടിയിറക്കപ്പെടുമ്പോൾ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട പറുദീസയിൽ അവർ എത്തിയോ? (നെഹ്‌റുവിന്റെ പറുദീസയിൽ നിന്ന് സാധാരണ മനുഷ്യർ എത്തിച്ചേർന്ന ചേരികൾ സാറാജോസഫിന്റെ ‘ബുധിനി’യിൽ കൃത്യവും സുതാര്യവുമായി കാണാം. മഹാശ്വേത ദേവിയുടെ നോവലുകളുടെ തുടർച്ചയാണ് ബുധിനി രേഖപ്പെടുത്തുന്നത്). മൂലമ്പള്ളി കുടിയിറക്ക് ഇരകൾ സംസാരിച്ചാൽ മാത്രം യാഥാർത്ഥ്യം കേരളത്തിന് മനസ്സിലാകും. വീടുകളിൽ മനുഷ്യരുണ്ടായിരിക്കെയാണ് മൂലമ്പള്ളിയിലെ വീടുകൾക്കു നേരെ അന്ന് ബുൾഡോസറുകൾ ഇടിച്ചു കയറിയത്. അതും വി.എസ്. കാലത്ത്. കേരളത്തിലെ എഴുത്തുകാരെ ഗാന്ധിയേക്കാളുമേറെ സ്വാധീനിച്ചത് നെഹ്‌റു തന്നെ. കാരണം നെഹ്‌റുവിന്റെ സെക്കുലർ സങ്കൽപ്പം. അത് പ്രധാനമാണെന്നതിൽ ഒരു സംശയവുമില്ല. നമ്മുടെ എഴുത്തുകാർ മഹാഭൂരിപക്ഷവും ഇടതുപക്ഷമാണ്. അവരുടെ വികസന സങ്കൽപ്പത്തെ നയിക്കുന്നത് നെഹ്‌റൂവിസം തന്നെ. അതുകൊണ്ട് കൂറ്റൻ പദ്ധതി പ്രശ്‌നങ്ങളിൽ ഒന്നുകിൽ ഇടതുപക്ഷത്തിനൊപ്പം, അല്ലെങ്കിൽ മൗനം എന്നതാണ് നയവും. സൈലന്റ് വാലി പ്രക്ഷോഭ കാലത്ത് നമ്മുടെ സാഹിത്യം, ശരിക്കും പറഞ്ഞാൽ കവിത ഈ വിഷയത്തെ അഭിസംബോധന ചെയ്തു. കാടിനേയും പ്രകൃതിയേയും സംരക്ഷിക്കുക എതായിരുന്നു ആ കവിതകളിലെ ഊന്നൽ. സുഗതകുമാരി മുതൽ എല്ലാവരുടേയും കവിതകളിൽ നമുക്കത് കാണാം. എന്നാൽ അന്ന് ആ സാഹിത്യകാരന്മാർക്ക് സാധിക്കാതെപോയ ചർച്ച കേരളംപോലുള്ള സ്ഥലങ്ങളിൽ എന്തു തരത്തിലുള്ള പദ്ധതികളാണ് വരേണ്ടത് എന്നതിനെക്കുറിച്ചള്ള ദിശാബോധം പകരലായിരുന്നു. അതിന്റെ കുറവ് പിൽക്കാലത്ത് ഓരോ പദ്ധതികൾ വരുമ്പോഴും ഉണ്ടായി. ആദ്യംമുതൽ വിശദീകരിക്കുക, സ്ഥിരം എതിർ വാദങ്ങളുയരുക, പരിസ്ഥിതിവാദികൾക്കു നേരെ ടൈപ്പ്‌വൽക്കരിക്കപ്പെട്ട പരിഹാസങ്ങളുയരുക, ഒറ്റപ്പെടുത്തലുണ്ടാവുക- അത് തന്നെ ഇപ്പോഴും തുടരുന്നു. പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്ന് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയ എന്ന ‘അഞ്ചാം തൂണാ’ (അഞ്ചാം പത്തി!) ണെന്നു മാത്രം. അതിനെ അങ്ങിനെ മാറ്റിയെടുക്കുന്നതിൽ വിജയിച്ച മലയാളികളുടെ ആരവം സോഷ്യൽ മീഡിയ ഹിംസയായിക്കൂടി കുടിയിറക്കപ്പെടാനിടയുള്ളവരുടെ നേരെ ഉപയോഗിക്കപ്പെട്ടു തുടങ്ങുകയും ചെയ്തിരിക്കുന്നു. സി.പി.ബിജുവിന്റെ ‘വല്ലാർപ്പാടത്തമ്മ’ എന്ന കഥയും ഓർമ്മയിൽ വരുന്നു. ആ കഥ ഇങ്ങിനെ അവസാനിക്കുന്നു: പള്ളിപ്പെര്ന്നാളിന് ആള് കൂടിയേക്കണപോലെ ഇതിന്തിനേണ് എല്ലാരുംകൂടി കായലെറമ്പില് വന്ന് കുത്തീരിക്കണത്! പ്രാന്തേണ് എക്കെത്തിനം. അല്ലെങ്കിപ്പിന്നെ ഈ നട്ടപ്പാതിരക്ക് ഇതെന്തിനേണ് എല്ലാര്കൂടി കായലെറമ്പില് വന്ന് കുത്തീരിക്കണത്. പോർട്ടൊണ്ടാക്കാൻ വന്ന കൊള്ളക്കാര്ക്ക് വീടും കുടുമോം കൊട്‌ത്തേച്ച് തെണ്ടിനടക്കണേണ് എരപ്പകള്. നിധിയായ നിധിയെല്ലാം കെടക്കണ മണ്ണെല്ലാം കൊടുത്തേച്ചും കെടന്ന് കരേണേണ്! എന്നതേണ്? ജേസീബിംകൊണ്ട് വന്ന് മാന്തിപ്പറിച്ച് കളഞ്ഞതേണാ! എന്നാ ഇഞ്ഞി എല്ലാം കൂടി ഇങ്ങോട് പോര്. ദേ ഈ കായല് നെകത്തി നെകത്തി തീരണവരേക്കും ഇതിന്റെ എറമ്പില് ഇങ്ങനെ കുത്തീരിക്കാം. ഇങ്ങനെ കുത്തീര്ന്ന് മോങ്ങിക്കൊണ്ടിരിക്കാം. അല്ലാണ്ടിപ്പം എന്നാ ചെയ്യണേണ്! എന്നതേണ്? മാതാവേ! എന്നതേണ്? വല്ലാർപാടത്തമ്മേം കരയണേണന്നാ! വല്ലാർപാടത്തമ്മേം കരയണേണന്നാ!!: കുടിയിറക്കലിന്റെ എല്ലാ വിലാപങ്ങളും ഇവിടെ കഥാകൃത്ത് സന്നിവേശിപ്പിച്ചിരിക്കുന്നു. ആദിവാസികളെ തങ്ങളുടെ ഭൂമിയിൽ നിന്നും പലപ്പോഴായി കുടിയിറക്കിയതിലേക്ക് സി.കെ.ജാനുവിന്റെ ആത്മകഥ നമ്മെ നയിക്കുന്നു. കുറിച്ചി (സചിവോത്തമപുരം) കോളനിയിലൂടെ 11 കെ.വി. ലൈൻ വരുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ (കോളനിയിലെ കുടിലുകൾക്ക് 11 കെ.വി.ലൈൻ ഭീഷണിയായിരുന്നു. എന്നുമാത്രമല്ല അങ്ങിനെ ലൈൻ പോകുന്ന സ്ഥലത്തുള്ള വസ്തു വിൽക്കൽ നടക്കുകയുമില്ല) അവഗണിക്കപ്പെട്ടപ്പോൾ കോളനിവാസികളിലൊരാൾ ജീവനൊടുക്കിയത് ഇന്ന് എത്ര പേർ ഓർക്കുന്നുണ്ട് എന്നറിയില്ല. പണ്ട് പുതിയ പാലങ്ങൾ നിർമിച്ചാൽ അതുറക്കാൻ നരബലി നടത്തിയിരുന്നതായി പരാമർശങ്ങളുണ്ട്. കാലം മാറിയെങ്കിലും നരബലിക്ക് മാറ്റമില്ല. വികസനത്തിന് എപ്പോഴും മനുഷ്യരക്തം വേണം. 1980ൽ എസ്.കെ.പൊറ്റെക്കാട് എഴുതിയ എ.ഡി.2050ൽ എന്ന കഥ സൈലന്റ് വാലി പ്രക്ഷോഭത്തെ പരിഹരിച്ചവരോടുള്ള പ്രതികരണമായിരുന്നു. കഥയിൽ സിംഹവാലൻ കുരങ്ങ് ശിങ്കളക്കുരങ്ങായും സൈലന്റ് വാലി ശ്രീമാലിയായും കുന്തിപ്പുഴ മാദ്രിപ്പുഴയായും ആണ്. സൈലന്റ്‌വാലി എന്ന റഫറൻസിലേക്ക് കഥ എത്തുന്നത് ഇങ്ങിനെയാണ്: എന്നാൽ, വനശാന്തിയെ രാത്രിയിൽ ശല്യപ്പെടുത്താറുള്ള ചീവീടുകൾ, എന്തുകൊണ്ടോ അവിടെ കുടി കൊണ്ടിരുന്നില്ല. അതിനാൽ ആ വനം നിത്യവും മൗനപ്രാർഥനയിലായിരുന്നു: മ്യൂസിയത്തിൽ എത്തിയ ഒരു കൂട്ടം വിദ്യാർഥികളോട് പ്രൊഫസർ സാംസൺ മഴക്കാടുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതാണ് കഥയുടെ തുടക്കം: ചുമരിൽ തൂക്കിയിട്ട വലിയൊരു വർണ്ണ ചിത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പ്രൊഫസ്സർ പറഞ്ഞു: ‘അതാണ് മഴക്കാടിന്റെ പടം’. വിദ്യാർഥികൾ ശ്രദ്ധിച്ചു നോക്കി. വൻമരങ്ങളും ചെടികളും വള്ളികളും ഇടതൂർന്ന് വളർന്ന് ഒരിരുണ്ട വനം. പ്രൊഫസ്സർ തുടർന്നു. ‘ഇന്ന് നിങ്ങൾക്കു മഴക്കാടുകളെപ്പറ്റി പഠിക്കാൻ ആ പടത്തിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. എന്നാൽ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, എഴുപതു കൊല്ലം മുമ്പ് നമ്മൾ ഇപ്പോൾ നിൽക്കുന്ന ഈ സ്ഥലം മനോഹരമായ ഒരു മഴക്കാടായിരുന്നു’. വനത്തിലെ നദിയിൽ അണ വരുന്നതും ജലവൈദ്യുത പദ്ധതിയുടെ പേരിൽ വനത്തിന് സർക്കാർ വധശിക്ഷ വിധിച്ചതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ടാക്കിയതുമൊക്കെ കഥയിൽ വിശദീകരിക്കുന്നുണ്ട്. സമരം ചെയ്തവരെക്കുറിച്ചുള്ള പരാമർശവും കാണാം. പദ്ധതിയുടെ വരവ് കാലാവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ, മഴയില്ലാതെയാകൽ എന്നതിനെക്കുറിച്ചും എസ്.കെ. കഥയിൽ വിശദമാക്കുന്നു. മരങ്ങൾക്ക് മയക്കം ബാധിച്ചതും മൃഗങ്ങളിൽ സാംക്രമിക രോഗം പടർന്നതും കഥയിൽ കാണാം. പുഴയിൽ വെള്ളമില്ലാതായി. ടർബൻ കറങ്ങാതായി. അവിടെയുള്ള ഭൂമിയാകെ മനുഷ്യരുടെ തൊലി ചുക്കിച്ചുളിയുന്ന പോലെയായതായും കഥാകൃത്ത് പറയു‌ന്നു. കഥ ഇങ്ങിനെ അവസാനിക്കുന്നു; പ്രൊഫസ്സർ ഒരു മൂലയിലെ ഗ്ലാസ് അലമാരയിലേക്ക് ചൂണ്ടിക്കാട്ടി. നോക്കൂ- പഴയ ശ്രീമാലിയിലെ അവസാനത്തെ പ്രജയാണ്.- സ്റ്റഫ് ചെയ്തുവെച്ച ഒരു ശിങ്കളക്കുരങ്ങ്! അവന്റെ അന്ത്യം എങ്ങിനെയായിരുന്നുവോ? ശിങ്കളവാനര വർഗത്തിലെ അംഗങ്ങളെല്ലാം ചത്ത്, അവൻ മാത്രം എങ്ങിനെയോ ബാക്കിയായി. ഒരു ദിവസം അവൻ മുമ്പോട്ടു ചാടാൻ മരം കിട്ടാതെ, ഒടുവിൽ മുമ്പിൽ കണ്ട പുതിയൊരു മരത്തിലേക്ക് ഒരു ചാട്ടംചാടി. ഒരു ഇലക്ട്രിക് സ്തംഭത്തിലേക്ക്! ഹൈ ടെൻഷൻ കമ്പിയിലാണ് അവൻ പിടിച്ചു തൂങ്ങിയത്. രണ്ടു മൂന്നു പ്രാവശ്യം പിടഞ്ഞുകാണും. പിന്നെ വൈദ്യുതി അവന്റെ കഥ കഴിച്ചു. കാലാവസ്ഥാ വ്യതിനായത്തെ 1980ൽ പ്രവചിച്ച ഒരു കഥകൂടിയാണിത്. എന്നാൽ ഇന്നും പരിസ്ഥിതി വാദികൾ ശിങ്കളക്കുരങ്ങായി തന്നെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വീട്ടിൽ നിന്നുള്ള കുടിയിറക്കലുകൾക്കെതിരെയുള്ള സമരമുഖങ്ങളിൽ സ്ത്രീകൾ മറ്റു സമരങ്ങളേക്കാൾ കൂടുതലായി പങ്കെടുക്കാറുണ്ട്. അത് ഈ കവിതയിൽ പറയുന്ന കാരണം കൊണ്ടായിരിക്കുമോ?
ബര്‍ലിന്‍: ഇന്ത്യന്‍ അപേക്ഷകര്‍ക്കായി ജര്‍മ്മനി ഷെങ്കന്‍ ഹ്രസ്വകാല വിസ നിയമങ്ങളില്‍ ഇളവ് വരുത്തി. ജര്‍മ്മന്‍ വിസ ഷെങ്കന്‍ ഹ്രസ്വകാല വിസകളുടെ പ്രോസസ്സിംഗ് സെന്റര്‍ മുംബൈയില്‍ കേന്ദ്രീകൃതമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടൂറിസ്ററ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ ഇളവ് നിയമങ്ങള്‍ക്ക് വിധേയമാകുമെന്ന് ജര്‍മ്മന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ജര്‍മ്മന്‍ മിഷനുകള്‍ അനുസരിച്ച്, അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, ഢഎട ഗ്ളോബല്‍ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും, കൂടാതെ, അപേക്ഷകരുടെ ഹോം ടൗണിനോട് ഏറ്റവും അടുത്തുള്ള ഒരു അപേക്ഷാ കേന്ദ്രം പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ളോട്ടുകള്‍ക്കായി അവര്‍ക്ക് മറ്റ് ഇന്ത്യന്‍ പ്രധാന നഗരങ്ങളില്‍ പരിശോധിക്കാം, ഇതാവട്ടെ എല്ലാവര്‍ക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു. അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ ഇന്ത്യയിലുടനീളമുള്ള ഢഎട ഗ്ളോബല്‍ നടത്തുന്ന എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും. നിങ്ങളുടെ മാതൃനഗരത്തിന് ഏറ്റവും അടുത്തുള്ള ആപ്ളിക്കേഷന്‍ സെന്റര്‍ ഇതിനകം തന്നെ പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലൊന്നില്‍ ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ളോട്ടുകള്‍ക്കായി പരിശോധിക്കാന്‍ മടിക്കേണ്ടതില്ല, എന്നും ഇന്ത്യയിലെ ജര്‍മ്മന്‍ മിഷനുകള്‍ അതായത് കോണ്‍സുലേറ്റുകള്‍ അറിയിച്ചു. തൊഴില്‍, വിദ്യാര്‍ത്ഥി അല്ലെങ്കില്‍ കുടുംബ പുനരൈക്യ/റീയൂണിയന്‍ വിസകള്‍ പോലുള്ള ദേശീയ വിസകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിയമങ്ങളിലെ ഇളവ് ബാധകമല്ലെന്നും ഊന്നിപ്പറയുന്നു. വിസ~ഉദാരവല്‍ക്കരണ കരാറിലോ വിസയില്ലാതെ ജര്‍മ്മനിയിലേക്ക് പ്രവേശിക്കാന്‍ പൗരന്മാരെ അനുവദിക്കുന്ന മറ്റേതെങ്കിലും ഉഭയകക്ഷി കരാറിലോ രാജ്യം എത്തിയിട്ടില്ലാത്തതിനാല്‍, യാത്രാ ആവശ്യങ്ങള്‍ക്കായി ജര്‍മ്മനിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വിസ ലഭിക്കേണ്ടതുണ്ട്. ടൂറിസത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി 180 ദിവസത്തിനുള്ളില്‍ 90 ദിവസം വരെ തങ്ങുന്നതിന് ഷെങ്കന്‍ പ്രദേശത്തെ ഏത് അംഗരാജ്യത്തേക്കും യാത്ര ചെയ്യാന്‍ ഒരു ഷെങ്കന്‍ വിസ ഉടമകളെ അനുവദിക്കുന്നുണ്ട്. ഒരു ഷെങ്കന്‍ വിസയ്ക്കുള്ള അപേക്ഷ യാത്രയ്ക്ക് മൂന്ന് മാസം മുമ്പ് സമര്‍പ്പിക്കാം, കൂടാതെ അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കണം. ഒരു ജര്‍മ്മന്‍ സ്ററുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ വിസ അപേക്ഷാ ഫോം സമര്‍പ്പിക്കണം, അതില്‍ നിലവിലെ വിവരങ്ങളും രണ്ട് സമീപകാല ഫോട്ടോകളും സാധുവായ പാസ്പോര്‍ട്ടും ഉള്‍പ്പെടുന്നു, അത് ഷെങ്കനില്‍ ആസൂത്രണം ചെയ്ത താമസത്തിന് അപ്പുറം മൂന്ന് മാസത്തേക്ക് കൂടി സാധുതയുള്ളതായിരിക്കണം. മുകളില്‍ സൂചിപ്പിച്ച രേഖകള്‍ കൂടാതെ, എല്ലാ അപേക്ഷകരും അവരുടെ അപേക്ഷയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, റൗണ്ട് ട്രിപ്പ് യാത്രാ റിസര്‍വേഷന്‍, സാമ്പത്തിക മാര്‍ഗങ്ങളുടെ തെളിവ്, താമസത്തിന്റെ തെളിവ്, ക്ഷണക്കത്ത് എന്നിവയും സമര്‍പ്പിക്കണം.തൊഴില്‍ നിലയെ ആശ്രയിച്ച്, അപേക്ഷകരോട് അധിക രേഖകളും ആവശ്യപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ആവശ്യമുള്ള എല്ലാ രേഖകളും കൃത്യമായും നല്‍കിയെങ്കില്‍ മാത്രമേ ഷെങ്കന്‍ വിസാ അനുവദിയ്ക്കുകയുള്ളു എന്ന കാര്യം മറക്കാതിരിയ്ക്കുക. More News Business യൂണിയന്‍ എഎംസി യൂണിയന്‍ മള്‍ട്ടി കാപ് ഫണ്ട് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു കൊച്ചി: യൂണിയന്‍ എംഎംസി ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളിലെല്ലാം നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിക്കു തുടക്കം കുറിച്ചു. നിഫ്റ്റി 500 മള്‍ട്ടി കാപ് 50-25-25 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. വിവിധ വിപണി ഘട്ടങ്ങളില്‍ അച്ചടക്കത്തോടെ വൈവിധ്യവല്‍കൃതമായി നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്നതായിരിക്കും യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യൂണിയന്‍ എഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജി പ്രദീപ് കുമാര്‍ പറഞ്ഞു. ദീര്‍ഘകാലത്തില്‍ മൂലധന […] Middle East & Gulf കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പ്രവാസ ലോകത്തെ വിവിധ സീറോ മലബാർ രൂപതാ പ്രവാസി കൂട്ടായ്മകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാമിലി പിക്നിക് സംഘടിപ്പിച്ചു കുവൈറ്റ്: സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ കബദ എന്ന സ്ഥലത്ത് വെച്ച് രണ്ടുദിവസം നിരവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജോലി മേഖലയിലും പ്രവാസ ലോകത്തും അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസമേകുവാനായി വിവിധ മാനസിക ഉല്ലാസ പരിപാടികളെ കോർത്തിണക്കി പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ കലാപരിപാടികൾ പിക്നിക്കിന് കൂടുതൽ ശോഭയേകി. വടംവലി ഉൾപ്പെടെയുള്ളവിവിധ തരത്തിലുള്ള വിവിധ സ്പോർട്സ് ആൻഡ് ഗെയിംസ് പരിപാടികൾ പിക്നിക് കൂടുതൽ വർണ്ണാഭമാക്കി മാറ്റി. കുവൈത്ത് […] കേരളം ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ […] മലപ്പുറം ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” പ്രകാശനം ചെയ്തു മലപ്പുറം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ്ങ് ട്രസ്‌റ്റി പി.എം വാര്യർക്ക് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ യു.എ നസീർ സാഹിബിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. മാഗസിൻ ചെയർമാൻ ആർ ഷുക്കൂർ,എഡിറ്റർ എ. പി. നൗഫൽ ,കെ.എം.സി.സി. നേതാക്കളായ അലി കോട്ടക്കൽ,പി.ടി.എം. വില്ലൂർ, മുസ്ലിം ലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ,അഷ്‌റഫ് ,മൂസ ഹാജി കാലൊടി എന്നിവർ സമീപം. ലേറ്റസ്റ്റ് ന്യൂസ് മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ് കോഴിക്കോട്: മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ […] എറണാകുളം എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 മുതല്‍ 7 വരെ ടിഡിഎം ഹാളില്‍ കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 -ാം തീയതി മുതല്‍ ടിഡിഎം ഹാളില്‍ ആരംഭിക്കുന്നു. വൈകുന്നേരം 5.45ന് കേരള ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് പി. സോമരാജന്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), അഡ്വ. എ. ബാലഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ 1 -ാം തീയതി മുതല്‍ 7-ാം തീയതി വരെ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ടിഡിഎം […] കേരളം കൊലപാതക സാധ്യത പരിശോധിക്കണം; മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […] Delhi ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ല; സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ല, ‘കെയറിങ്’ കാമുകനായിരുന്നു അഫ്താബെന്ന്... ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു. വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ […] എറണാകുളം ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം: മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം വെളിപ്പെടുത്തി ചിത്രങ്ങളുടെ സമാഹാരം; ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ പുറത്തിറക്കിയ വേവ്‌സ് ഓഫ് ആർട് ചിത്രസമാ... കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, […] Load More Don't Miss സ്പോർട്സ് വാർത്തകൾ ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുത്; ഫുട്‌ബോള്‍ ആഘോഷങ്ങളില്‍ കേരള പൊലീസ് തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം. ‘അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക’. എന്നാണ് കേരള പൊലീസ് കുറിച്ചത്. സ്പോർട്സ് വാർത്തകൾ ‘‘വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. അദ്ദേഹത്തിന് ഇനി ഐപിഎൽ വരെ കാത്തിരിക്കണം, ‌താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ്... ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […] കേരളം മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണം കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […] കേരളം ഇളമണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു, ആളപായം ഒഴിവായി പത്തനംതിട്ട: ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. കേരളം കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർക്കാൻ കോടതി നിർദ്ദേശം ആലപ്പുഴ: എസ്എൻഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി […] കേരളം വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല; സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി, സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി വിവരമില്ല തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ […] കോഴിക്കോട്‌ പാമ്പിനെ മൈക്കാക്കിയ വാവ സുരേഷ് കുടുങ്ങി; കേസെടുത്ത് വനം വകുപ്പ്‌ കോഴിക്കോട്: പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകർക്കെതിരെ കേസ്സില്ലെന്ന് വനം […]
ഒരു ഭക്തന്‍ കുറച്ചു നാളായി ഇവിടെ താമസിക്കുന്നു. ഭഗവാന്റെ സംഭാഷണങ്ങള്‍ കേട്ട് വിനയത്തോടുകൂടി ഇന്നലെ ഒരു ചോദ്യം. “ഭഗവാന്‍, ആത്മപ്രതിബിംബ ചിദഭാസനായ ഈശ്വരനാണ് അന്തഃകരണ ജീവനായിരിക്കുന്നതെന്ന് പറയുന്നുവല്ലോ ? അതിന്റെ താത്പര്യമെന്താണ് ? ” “ആത്മപ്രതിബിംബ ചിദാഭാസന്‍ ഈശ്വരനെന്നു പറയുന്നു. അത്രതന്നെ. ” “ചിദാഭാസമെന്നാലെന്താണ്” ഭഗവാന്‍ സാവധാനത്തില്‍, “അതാണോ, ചിദാഭാസമെന്നാല്‍ ചിത്തത്തില്‍ നിന്നും ആഭാസമായ് തോന്നുന്ന അഹംവൃത്തി. ഈ അഹംവൃത്തി ഒന്നു മൂന്നായി, മൂന്ന് അഞ്ചായി, അഞ്ച് അനേകമാകുന്നു. (എങ്ങനെയെന്നാല്‍ ഒന്നായിരിക്കുന്ന അഹംവൃത്തി രജസ്തമോഗുണ സമ്പര്‍ക്കത്താല്‍ മൂന്നായി, ആ മൂന്നിനാല്‍ പഞ്ചഭൂതോല്‍പ്പത്തിയായ്, ആ പഞ്ചഭൂതങ്ങളാല്‍ അനേകമുളവായെന്ന് താത്പര്യം) അതാണ് ശരീരം ഞാനാണന്ന ഭ്രാന്തിയുളവാക്കുന്നത്. ആകാശരൂപമായി പറയേണ്ടി വന്നാല്‍ ചിദാകാശം, ചിത്താകാശം, ഭൂതാകാശം എന്നിങ്ങനെ മൂന്ന് വിധത്തില്‍ നിര്‍വ്വചിച്ചിരിക്കുന്നു. ചിദാകാശം ‘ആത്മാവ്’. അതില്‍ പ്രതിബിംബം ‘ചിത്താകാശം’. ആ ചിത്തം മനോബുദ്ധ്യഹങ്കാരമായ് മാറുമ്പോള്‍ അന്തഃകരണം എന്നു പറയുന്നു. കാല്‍, കയ്യ് മുതലായവ ബാഹ്യകരണങ്ങളാണെങ്ങില്‍, അന്തരംഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങള്‍ അന്തഃകരണമെന്നു പറയുന്നു. ആ അന്തഃകരണത്തോടു കൂടിയ ചിദാഭാസനെ ജീവനെന്നും പറയുന്നു. ചിദാകാശത്തിന്റെ, ആഭാസമായ ചിത്താകാശം ഭൂതീകാശത്തിനെ കാണുമ്പോള്‍ മനോകാശമെന്നും, ആത്മാവിനെ കാണുമ്പോള്‍ ചിന്മയമെന്നും പറയപ്പെടുന്നു. “മനമെവ കാരണം മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ” എന്നു പറയുന്നു. ഈ മനസ്സാണ് എന്തൊക്കയോ ഭ്രാന്തികളുണ്ടാക്കുന്നത്” “ആ ഭ്രാന്തി ഏതുവിധത്തിലില്ലാതാകും ? ” “മേല്‍ വിവരിച്ച കര്‍മ്മം വിചാരണകൊണ്ട് അറിഞ്ഞ് അനേകമായുള്ളത് അഞ്ചിലും, അഞ്ചു മൂന്നിലും, മൂന്ന് ഒന്നിലും ലയിപ്പിച്ച് താന്‍, തനായിരിക്കണം. തലവേദന വന്നാല്‍ ഔഷധം തേച്ച് സുഖപ്പെടുത്തുന്നില്ലേ ? ശരീരം ഞാനെന്ന ഭ്രാന്തി തലവേദന പോലെയാണ്. വിചാരണ എന്ന മരുന്ന് സേവിച്ചാല്‍ സുഖപ്പെടും. ” “ആ വിചാരണാ മാര്‍ഗ്ഗം എല്ലാവര്‍ക്കും സാധ്യമാകുമോ സ്വാമീ ? ” എന്ന് ചോദിച്ചു ആ ഭക്തന്‍. “വാസ്തവമാണ്. അത് പക്വ ചിത്തര്‍ക്കല്ലാതെ അപക്വചിത്തര്‍ക്ക് സാധ്യമല്ല. അവര്‍ക്ക് ജപ, തപ, വിഗ്രഹാരാധന, പ്രാണായാദി യോഗങ്ങള്‍ ജ്യോതിഷ്ടോമാദീക്രതുക്കള്‍ ഇത്യാദികള്‍ വിധിച്ചിരിക്കുന്നു. ക്രമത്തില്‍ ആ കര്‍മ്മം കൊണ്ട് പരിപക്വ ചിത്തരായ് വിചാരമാര്‍ഗ്ഗാനുസാരം ആത്മാവിനെ അറിയും. അപക്വ ചിത്തര്‍ക്ക് ജഗദൃഷ്ട് ഇല്ലാതാക്കാനാണ് പ്രപഞ്ചം മിഥ്യമാണെന്ന് പറയുന്നത്. പക്വചിത്തര്‍ക്ക് ആത്മാവ് തന്നില്‍ നിന്ന് വേറെയല്ല. എല്ലാം ആത്മസ്വരൂപം എന്നറിയും. അപക്വചിത്തര്‍ക്ക് പഞ്ചകോശാദി വിചാരണ ചെയ്ത് നേതി നേതി വാക്യത്താലെല്ലാം നിഷേധിച്ച വിലക്ഷണമായ സാക്ഷിയെ അറിയേണമെന്നു പറയുന്നു. നാനാതരത്തിലുള്ള ആഭരണം സ്വര്‍ണ്ണത്തില്‍ നിന്ന് ഭിന്നമല്ല എന്ന് അറിയുന്നതു പോലെ പഞ്ചകോശങ്ങളും താനെന്നറിയുന്നു. അതിനാല്‍ ജഗത് സത്യമെന്ന് പറയേണ്ടി വരുന്നു”.