text
stringlengths
436
255k
Breaking News: എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും കോൺഗ്രസിന് സ്വത്താണ്: രാഹുൽ ഗാന്ധി ◆ അനുമതി നൽകാത്തത് കേന്ദ്രസർക്കാർ; കെ റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ല: മന്ത്രി കെ എൻ ബാലഗോപാൽ ◆ കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലംകണ്ടതിനാൽ: കെ സുധാകരൻ ◆ ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്: കെടി ജലീൽ ◆ മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ് ◆ ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി ◆ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കും: യോഗി ആദിത്യനാഥ് ◆ ശശി തരൂരിനോടുള്ളത് ഇഷ്ടവും ബഹുമാനവും; അദ്ദേഹത്തിന്റെ അറിവിനോട് അസൂയ: വിഡി സതീശൻ ◆ Topic: South koria ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; ശക്തരായ ഉറുഗ്വായിയെ സമനിലയിൽ കുരുക്കി ദക്ഷിണ കൊറിയ വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല. ദക്ഷിണ കൊറിയയുടെ മുകളിലൂടെ പറന്നത് 12 ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങള്‍; മറുപടിനൽകാൻ ദക്ഷിണ കൊറിയ കഴിഞ്ഞ വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക് മിസൈല്‍ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ മേഖലയില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്.
തിരുവനന്തപുരം: എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രാവിലെ മുതൽ സതീഷിന്റെ ഫോണിൽ മറുപടിയില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി ഫ്‌ളാറ്റിന്റെ വാതിൽ തുറന്നപ്പോഴാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 1980 കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായിട്ടുണ്ട്. Tags: malayalam varthakalnewsupdationlatestnews ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ‘ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.. ഉദരനിമിത്തം ബഹുകൃതവേഷം’; സെൽഫി ചോദിച്ചു വാങ്ങിയ ശേഷം പോസ്റ്റിട്ട സന്ദീപാനന്ദ​ഗിരിയെ ട്രോളി കെ.സുരേന്ദ്രൻ- K Surendran, Sandeepananda Giri Next Post ജയത്തോടെ തുടങ്ങി സ്വിറ്റ്സർലൻഡ്; കാമറൂണിനെതിരെ ഒറ്റ ഗോൾ ജയം- Switzerland beat Cameroon More News from this section കോഴിക്കോട് സിനിമ കാണാൻ എത്തിയ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ തൃണമൂൽ പ്രവർത്തകരെ കലാപത്തിന് പ്രേരിപ്പിച്ചു; സാകേത് ഗോഖലെ വീണ്ടും അറസ്റ്റിൽ സസ്പൻസ് ത്രില്ലർ റെഡ് ഷാഡോ വെള്ളിയാഴ്ച തിയറ്ററുകളിൽ മിഠായി കാണിച്ച് കുട്ടികളെ വശത്താക്കും; മാലയുമായി കടന്നു കളയും; കള്ളൻ മിഠായി ബഷീർ അറസ്റ്റിൽ വേറെ ഭാര്യയും കുഞ്ഞും; സത്യം അറിഞ്ഞതോടെ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി കാമുകി; പുഴയിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് കാമുകൻ ഗുണ്ടാപ്പിരിവ് നൽകിയില്ല; ആലുവയിൽ ഹോട്ടൽ അടിച്ചു തകർത്തു Load More Latest News ഭാരതം ലോകത്തെ നയിക്കുമെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിൽ ചിരിച്ചവർപോലും ഇന്ന് ജി20 മാറ്റത്തിൽ അമ്പരക്കുന്നു: ഡോ. മോഹൻ ഭാഗവത് തോറ്റ് തുന്നംപാടി എഐഎംഐഎം സ്ഥാനാർത്ഥി; പിന്നാലെ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ട് മുസ്ലീം വോട്ടർമാർ പ്രവാസി ക്ഷേമവും സുരക്ഷയും; അംഗീകാരമില്ലാത്ത തൊഴിൽ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് വി മുരളീധരൻ ഗുജറാത്തിലെ തുടർച്ചയായ ഏഴാം വിജയം; ഒരു തവണ കൂടി ജയിച്ചാൽ ബംഗാളിലെ ഇടത് റെക്കോഡ് ബിജെപി തകർക്കും സാമ്പത്തികമായി തകർന്ന ശ്രീലങ്ക പിടിച്ചുനിൽക്കാൻ അവസാന ശ്രമത്തിൽ; 2023ലേയ്‌ക്കുള്ള ബജറ്റ് പാർലമെന്റ് അംഗീകരിച്ചു രാജ്യസഭയുടെ അദ്ധ്യക്ഷ സ്ഥാനം ദേശീയ വീക്ഷണം പ്രതിഫലിക്കുന്നതാകണം; മുൻ പ്രധാനമന്ത്രിമാർക്കും മുതിർന്ന മുൻലോക്‌സഭാംഗങ്ങൾക്കും ഏതു ചർച്ചയിലും രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മുൻഗണന നൽകും: ജഗ്ദീപ് ധൻകർ പാലം തകർന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി; കാന്തിലാൽ അമൃതിയയെ നെഞ്ചേറ്റി മോർബി; മിന്നുന്ന ഭൂരിപക്ഷത്തിൽ വിജയം ഗുജറാത്തിലെ തോൽവി; ജനഹിതം അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പാർട്ടിയെ ഉടച്ചുവാർക്കുമെന്നും പ്രതികരണം
മറ്റ് ടെക് പ്രമുഖരേക്കാൾ കൂടുതലായിരിക്കാം ആമസോണിലെ പിരിച്ചിവിടൽ. കൂടുതൽ ജീവനക്കാർ പുറത്തായേക്കും. നടപടി അടുത്താഴ്ച മുതൽ Web Team First Published Nov 16, 2022, 4:12 PM IST സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിട്ടതിലും കൂടുതൽ ജീവനക്കാരെയായിരിക്കും ആമസോൺ പിരിച്ചുവിടുക എന്നാണ് പുതിയ റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ, കമ്പനിയുടെ പ്രധാന ഓഫീസുകൾ ബെംഗളൂരുവിലാണ് ഉള്ളത്. മറ്റ് പ്രധാന നഗരങ്ങളിൽ കോ-വർക്കിംഗ് സ്പേസുകളിൽ നിന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. നേരിട്ടും അല്ലാതെയും ഇന്ത്യയിൽ ആമസോൺ 1.1 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു. എഞ്ചിനീയറിംഗ് ഉൾപ്പെടെ നിരവധി മേഖലകളിൽ നിന്നും ആമസോൺ ജീവനക്കാരെ പിരിച്ചുവിട്ടേക്കും ഈ ആഴ്ച തന്നെ കമ്പനി തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ തുടങ്ങുമെന്ന് ന്യൂയോർക്ക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ നിരവധി വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ചെലവ് ചുരുക്കാനും ആഗോള മാന്ദ്യ സാധ്യതയും കമ്പനികളെ തൊഴിൽ വെട്ടികുറയ്ക്കുന്ന തീരുമാനത്തിലേക്ക് നയിക്കുന്നു. ഇലോൺ മാസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ 3700 ഓളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റാ 11,000 ജീവനക്കാരെ പുറത്താക്കിയിരുന്നു. എന്നാൽ മുൻനിരയിലുള്ള ടെക് കമ്പനികൾ പിരിച്ചുവിട്ടതിനേക്കാൾ കൂടുതൽ തൊഴിലാളികളെ ആമസോൺ പിരിച്ചു വിട്ടേക്കും. ലാഭകരമല്ലാത്ത, ആമസോണിന്റെ ചില യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം ആമസോൺ അടച്ചുപൂട്ടിയേക്കും. ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാർത്തകളോട് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരുംവായിച്ചു വളർന്നാൽ വിളയുംവായിക്കാതെ വളർന്നാൽ വളയും – വായന എന്നു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ്. വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തി. വായനയുടെ ആവശ്യകത മനസ്സിലാക്കേണ്ടതിനു വേണ്ടിയാണ് നാം ഓരോ വർഷവും വായനാദിനാചരണം നടത്തുന്നത്. വായിച്ചു വളരുക, ചിന്തിച്ചു … June 19, 2022 July 15, 2022 Looking for Something? Search anything and hit enter. Tags Christmas Editorial faith Hindi Jan-Feb-2022 Let's Mould Ourselves Lock Down Thoughts marriage Media & Literature reading Stay Home Stay Blessed Tamil World Environment Day Youth Special Zoom Meeting അനുഭവക്കുറിപ്പ് അഭിമുഖം അമ്മ അറിയാന്‍ അമ്മ അറിയാൻ എഡിറ്റോറിയല്‍ എഡിറ്റോറിയൽ എന്റെ കഥ എന്റെ കവിത എന്റെ പാട്ട് കഥയിലെ കാര്യം കനൽവഴികളിലൂടെ കുഞ്ഞുചിന്ത കുടുംബം ക്രിസ്മസ് ഗാനം ഗുരുമൊഴി ചിന്ത ചിരിക്കാം ചിന്തിക്കാം പരിസ്ഥിതി ദിനം പിന്നിട്ട വഴികൾ പുസ്തകപരിചയം ഭാവന മാതൃദിനം റിപ്പോർട്ട് ലേഖനം വയലേലകളിൽ വായനാദിനം വേദപുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സാക്ഷ്യം സുന്ദരമാക്കാം കുടുംബജീവിതം © Copyright 2022 Sodari Magazine for Sisters. All Rights Reserved. Blossom Pin | Developed By Blossom Themes. Powered by WordPress.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ഭൗതികസമ്പത്തും സാങ്കേതികപുരോഗതിയും കൈമുതലായുണ്ടെങ്കില്‍ എല്ലാമായി എന്ന ചിന്ത മനുഷ്യകുലത്തിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. സാമ്പത്തികഭൗതികവാദത്തിന്റെ ദര്‍ശനമാണ് നമുക്കുചുറ്റും അതിര്‍കെട്ടുന്ന സാങ്കേതികപുരോഗതിയുടെയും നാഗരികഎടുപ്പുകളുടെയും രൂപഭാവങ്ങളെ സൃഷ്ടിക്കുന്നത്. തികച്ചും മത്സരോത്സുകവും പ്രതിലോമകരവുമായ വികസനരീതിശാസ്ത്രത്തെ അത് വളര്‍ത്തിയെടുക്കുന്നു. മനുഷ്യരാശിയുടെ മൊത്തം പ്രവര്‍ത്തനങ്ങളെ അത് നിര്‍ണയിക്കുന്നു. അതാകട്ടെ, ഇന്നുനാംകാണുന്നതുപോലെ അസന്തുലതിതവും മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുംവിധം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. ഇതെല്ലാംതന്നെ പരിസ്ഥിതിക്കേല്‍പിക്കുന്ന പരിക്കുകള്‍ നിസ്സാരമല്ലെന്ന് ആധുനികയുഗത്തിലെ പ്രതിസന്ധികള്‍ നമ്മെ അറിയിക്കുന്നു. മുസ് ലിംകളെന്ന നിലക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്ന് മനസ്സിലാക്കി അതിനെ നേരിടേണ്ടതുണ്ട്. ആധുനികസാങ്കേതികലോകം നമുക്കുനല്‍കുന്ന എല്ലാ ‘വികസനപ്രക്രിയ’കളെയും സൂക്ഷ്മമായി വിലയിരുത്തിമാത്രമേ നാം അത് സ്വീകരിക്കാന്‍ പാടുള്ളൂ. മനുഷ്യരാശിക്ക് ശാന്തിയും സമാധാനവും പ്രധാനംചെയ്യാന്‍ പര്യാപ്തമല്ല ആധുനികസാമ്പത്തികക്രമം എന്ന് നമുക്കറിയാം. എന്നല്ല, ആ സാമ്പത്തികക്രമം പ്രകൃതിയെ ഒന്നാകെത്തന്നെ പരിക്കേല്‍പിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ് അതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് നാം. സാങ്കേതികവിദ്യകള്‍ എങ്ങനെയായിരിക്കണം എന്നതിന് പ്രത്യേകകാഴ്ചപ്പാട് നമുക്ക് വേറെ തന്നെ രൂപപ്പെടുത്തേണ്ട ആവശ്യംതന്നെയില്ല. കാരണം, നാമൊക്കെ വിധേയപ്പെട്ടുനില്‍ക്കുന്ന ഇസ് ലാം അതിനാവശ്യമായ അടിസ്ഥാനനിയമങ്ങളും കാഴ്ചപ്പാടുകളും നമുക്ക് പകര്‍ന്നുതന്നിട്ടുണ്ട്. ആ കാഴ്ചപ്പാടും തത്ത്വശാസ്ത്രത്തിനും അനുഗുണമായ രീതിയില്‍ ഒരു പ്രായോഗികരീതി കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തമേ നമ്മുടെ മേലുള്ളൂ. ഈ ലേഖനത്തില്‍ അത്തരമൊരു രീതിശാസ്ത്രത്തിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പ്രതിപാദിക്കുകയല്ല, മറിച്ച്, എത്രത്തോളം ദൂഷ്യവിമുക്തമായ, ഈമാനികോത്തേജനമായ, ഉത്തരവാദിത്തബോധം പകര്‍ന്നുനല്‍കുന്നതാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. പെര്‍മാകള്‍ചര്‍ ഡിസൈന്‍(കൃഷിസൗഹൃദസംസ്‌കാരം) പെര്‍മാകള്‍ചര്‍ രൂപകല്‍പന വളരെ വിശാലാര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഭൂമിയെ,പ്രകൃതിയെ ദ്രോഹിക്കാതെ, ചൂഷണംചെയ്യാതെ, അവ നമുക്ക് നല്‍കുന്ന വിഭവങ്ങളെ സൗമ്യമായും സൗഹൃദപരമായും ഉപയോഗിച്ച് പരിപോഷിപ്പിക്കുന്ന ഉത്പാദനപരമായ ജീവിതസംസ്‌കാരമാണ് പെര്‍മാകള്‍ചര്‍. അത്തരമൊരു സംസ്‌കാരത്തില്‍നിന്നുത്ഭൂതമാകുന്ന സാങ്കേതികവിദ്യകള്‍ പ്രകൃതിക്ക് പരിക്കേല്‍പിക്കില്ല. ഈ പെര്‍മാകള്‍ചര്‍ രൂപകല്‍പനയ്ക്ക് 3 അടിസ്ഥാനഘടകങ്ങളുണ്ട്. 1. ധാര്‍മികവശം: ഭൗമപരിപാലനം, മാനവപരിപാലനം, നീതിപൂര്‍വമായ പങ്കുവെപ്പ് എന്നിവയിലൂന്നിയതാണ് അതിന്റെ ധാര്‍മികവശം. 2. പ്രായോഗികവശം: മേല്‍പറഞ്ഞ ധാര്‍മികവശങ്ങള്‍ പരിഗണിച്ചുകൊണ്ട് പ്രകൃതിയെ സമീപിക്കാമെന്നും അതില്‍നിന്ന് സദ്ഫലങ്ങള്‍ ഉപയോഗിക്കാമെന്നും നമ്മെ വഴികാണിക്കുന്നതാണ് പ്രായോഗികവശം. പ്രകൃതിനിരീക്ഷണത്തിലൂടെയാണ് അത് സാധ്യമാകുന്നത്. പരമ്പരാഗതരീതികളെയും ആധുനികരീതികളെയും തമ്മില്‍ താരതമ്യംചെയ്ത് അതിന്റെ നല്ലവശങ്ങള്‍ സ്വാംശീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 3. സാങ്കേതികവശം: മേല്‍പറഞ്ഞ രണ്ടുവശങ്ങളെയും ഒന്നിച്ചുചേര്‍ത്ത് അത് പ്രാവര്‍ത്തികമാക്കുന്ന, നീതിയുക്തമായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇത്. പെര്‍മാകള്‍ചര്‍ രീതിശാസ്ത്രം ഇസ്‌ലാമിന് എതിരല്ല. നിലവില്‍ ആ രീതിശാസ്ത്രത്തിലെ പ്രായോഗികരീതികള്‍ക്ക് ഇസ്‌ലാമിന്റെ ദര്‍ശനങ്ങളിലൂന്നിയുള്ള ചില മാര്‍ഗദര്‍ശനങ്ങള്‍ നല്‍കിയാല്‍ മാത്രം മതിയാകും. നിലവിലുള്ള ആധുനികസാങ്കേതികവിദ്യ ആമൂലാഗ്രം ആര്‍ത്തിയില്‍ അധിഷ്ഠിതമായ സാമ്പത്തികവീക്ഷണത്തില്‍നിന്ന് ഉണ്ടായതെന്ന തീവ്രവാദമൊന്നും നാം വെച്ചുപുലര്‍ത്തേണ്ടതില്ല. സന്തുലിതത്വം അവന്‍ ആകാശത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.(അര്‍റഹ് മാന്‍ 7,8). സൈതൂന കോളേജിലെ ഇമാം ദാവൂദ് യാസീന്‍ പറയുന്നത് പെര്‍മാകള്‍ചര്‍ എന്നത് സന്തുലിതരീതിയാണെന്നാണ്. ‘ഇസ് ലാമും പെര്‍മാകള്‍ചറും വീണ്ടെടുപ്പിനെയും സന്തുലിതത്വത്തെയും കുറിച്ച് സംസാരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാം സന്തുലിതമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് സാഹോദര്യത്തെയും ഏകത്വത്തെയും ആണ്. ഇസ്‌ലാമികപാരമ്പര്യത്തിലാകട്ടെ, മനുഷ്യന്റെ ശാരീരികപ്രകൃതിയില്‍തന്നെ ഈ സന്തുലനവും ഏകതാബോധവും കാണാനാകുമല്ലോ. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, ഈ ഗുണങ്ങളെയെല്ലാം നശിപ്പിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളിലാണ് നാം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ഹൃദയത്തിനും ആത്മാവിനും ഏറ്റ പരിക്കുകള്‍ പരിഹരിക്കുന്ന വികസനമാതൃകകള്‍ നാം സ്വീകരിക്കേണ്ടതുണ്ട്.’ മുസ് ലിംകള്‍ അതുകൊണ്ടുതന്നെ പെര്‍മാകള്‍ചര്‍ രീതികളെ അടുത്തറിയേണ്ടതുണ്ട്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അതിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് വളരെ ചൈതന്യവത്തായ വികസനമാതൃക ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കേണ്ടതായിരിക്കുന്നു. സമാനാശയക്കാരായ സഹോദരങ്ങള്‍ പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുകയും നവീനമായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുകയും വേണം. ലോകത്തിന് വികസനത്തിന്റെ തലതിരിഞ്ഞ മാതൃകകള്‍ക്കുപകരം അനുകരണമീയ പ്രകൃതിസൗഹൃദവികസനം കാഴ്ചവെക്കാനായിരിക്കണം നമ്മുടെ ശ്രമം. അല്ലാതെ നിലവിലെ വികസനപദ്ധതികളെ തത്ത്വദീക്ഷയില്ലാതെ വിമര്‍ശിച്ച് വീടകങ്ങളിലൊതുങ്ങുകയല്ല വേണ്ടത്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
"മാഷേ......" സ്ഥിരമുള്ള പെണ്ണിന്റെ പിറകെയുള്ള വിളികേട്ട് പുഞ്ചിയോടെ ഞാൻ തിരിഞ്ഞു നോക്കി... "ഞാനിപ്പോ ഓർത്തെ ഒള്ളു, എന്താ നിന്നെ കാണാത്തെ എന്ന്... എക്സാം എങ്ങനെ ഉണ്ടായിരുന്നു പെണ്ണെ..." "എന്റെ മാഷല്ലേ എന്നെ കൂടെ ഇരുത്തി പഠിപ്പിക്കണേ 😌. എങ്ങനെ ഈസി ആവാതിരിക്കും.." "എന്നെ പൊലിപ്പിക്കാൻ വേണ്ടി പറയുന്നതോ അതോ കാര്യമായിട്ടാണോ... എക്സാം നന്നായി എഴുതിയില്ലേ.." "എഴുതി മാഷേ..." "ഹ്മ്മ്... ആട്ടെ, എന്റെ കൊച്ച് എഴുതാൻ സമ്മതിക്കാതെ കുസൃതി വല്ലോം കാണിച്ചോടി..." "ഏയ്.. നിങ്ങടെ ആള് ഭയങ്കര സൈലന്റ് ആയിരുന്നു..." "അത് പിന്നെ അങ്ങനെ അല്ലെ വരൂ.. എന്റെ അല്ലെ കൊച്ച്..." "ഉവ്വ്.. നിങ്ങടെ കൊച്ച് പഠിക്കാൻ ഇരിക്കുമ്പോൾ കാണിക്കുന്ന കുറുമ്പൊക്കെ എനിക്കല്ലേ അറിയൂ..." "അത് പിന്നെ നീ ഉറക്കൊഴിച്ചു പഠിക്കുന്നത് ആൾക്ക് പറ്റാഞ്ഞിട്ടല്ലേ..." "ഉവ്വ്.അങ്ങനെ തന്നെയാ സമ്മതിച്ചു..." "അല്ലടി..ഇപ്പൊ എന്താ നീ എന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാത്തെ.." "നിങ്ങളെ ഇനി ആരും നോക്കില്ലാന്ന് എനിക്കറിയാം.. അത്കൊണ്ട് ഞാൻ എന്തിനാ ആ റിസ്ക് എടുക്കുന്നെ.." "ഹാ.. അതും നേരാ.. 😪 ആദ്യമൊക്കെ എന്തോരം പെൺപ്പിള്ളേർ എന്റെ പിറകെ കൂടിയതാ.. നിന്നെ കെട്ടിയതോടെ അത് കുറഞ്ഞു..ഇപ്പൊ വയറു വീർത്തതോടെ പാടെ ഇല്ലാണ്ടായി.. എന്താ ചെയ്യാലേ..." "ഞാൻ ഊതി വീർപ്പിച്ചത് ഒന്നുമല്ലല്ലോ 😤😤അപ്പൊ അതിനെ കുറിച്ചൊന്നും മിണ്ടണ്ട.." "ഈ പെണ്ണിത്.. ഒന്ന് പതിയെ പറയെടി.." ''നിങ്ങള് തന്നേ അല്ലെ മരിയാതക്ക് നടന്ന എന്നെ കൊണ്ട് വായ തുറപ്പിച്ചേ.. നിങ്ങള് വായടക്കിയാ ഞാനും നിർത്താം.. " "ഇല്ല.. ഞാനൊന്നും മിണ്ടുന്നില്ല. പോരെ.." "എങ്കി ഞാനും അതേ 😌.." എന്നും പറഞ്ഞവള് വായും പൂട്ടി എന്റെ കൂടെ നടന്നു.... ____ ഞങ്ങൾ കാറിനടുത്ത് എത്തിയപ്പോഴുണ്ട് ആര്യയും സിദ്ധുസാറും കൂടെ ഞങ്ങടെ വണ്ടിക്ക് അരികിൽ നിൽക്കുന്നു... അവള് എക്സാം ഹാളിൽ നിന്നും ഇറങ്ങിയപ്പോ തന്നേ സിദ്ധു സാറിന്റെ വണ്ടിക്കരികിൽ ചെന്നതാണല്ലോ.. ഇപ്പൊ ന്താ രണ്ടും ഇവിടെ... ''എന്താ സിദ്ധു...നിങ്ങള് പോയില്ലേ.." മാഷ് "എങ്ങനെ പോവാനാ ടാ. ഇവള് പിടിവാശി അല്ലെ.." "എന്താടി.. എന്തിനാ വാശി.." മാഷ് "അവൾക് നിങ്ങളുടെ കൂടെ പോരണമെന്ന്.. കോളേജിലേക് ഇറങ്ങിയപ്പോൾ തന്നേ പറഞ്ഞായിരുന്നു.. രണ്ട് ദിവസത്തിനുള്ള ഡ്രെസ്സും പേക്ക് ചെയ്ത വന്നിരുന്നേ. ഞാൻ കരുതി എക്സാം കഴിയുമ്പോഴേക് മൈന്റ് മാറിക്കോളും എന്ന്.. എവിടെ ☹️ദേ നിങ്ങടെ കൂടെയേ പോകൂ എന്ന് പറയുന്നു..." ''അതിനെന്താ അവള് പോന്നോട്ടെ.. " "അയ്യ... എന്നെ കൊണ്ട് പറ്റില്ല.." "അതെന്താ.. അവള് പോന്നോട്ടെ അവളുടെ ഒരു ആഗ്രഹം അല്ലെ.." "പോന്നോട്ടെ..ഞാനും വരാം എന്നിട്ട് എന്റെ കൂടെ തന്നേ തിരിച്ചു പോരാലോ.. എല്ലാവരെയും ഒന്ന് കണ്ട പോരെ.." "പോരാ.. എനിക്ക് രണ്ട് ദിവസം അവിടെ നിക്കണം.. എന്നിട്ടെ ഞാൻ വരൂ 😒😒.." "കണ്ടോ ടാ.. ഇതാ പ്രശ്നം.. അവൾക് രണ്ട് ദിവസം നിക്കണമല്ലോ.." "നിന്നോട്ടെ എന്തായാലും എക്സാം കഴിഞ്ഞതുമല്ലേ.." "ഒന്ന് പോയെ.. നിങ്ങൾക്കറിഞ്ഞൂടെ ഏഴാം മാസം ആയാ എന്തായാലും നിങ്ങടെ മുത്തശ്ശി കൂട്ടി കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ അവിടെ പിടിച്ചു നിർത്താൻ നോക്കിയാലും ഫലം കാണില്ല.. അപ്പൊ അത് വരെയെങ്കിലും ഇവള് എന്റെ കൂടെ നിക്കട്ടെ.." "ഒരു രണ്ട് ദിവസത്തെ കാര്യം അല്ലെ.. അവള് പോന്നോട്ടെ ടാ.. അവളുടെ ആഗ്രഹം അല്ലെ.." "കൊറേ നേരായി നീ അവളുടെ ആഗ്രഹമല്ലെന്ന് പറയുന്നു.. എന്റെ ആഗ്രഹം കൂടെ നീ കണക്കിലെടുക്ക്😬.." "ശടാ.. അവളുടെ ഇപ്പോഴത്തെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കേണ്ടത് ഭർത്താവായ നിന്റെ ഉത്തരവാദിത്യം ആണ്.. ഒന്നില്ലെങ്കിലും രണ്ട് ദിവസം അവളവളെ അച്ഛനേം അമ്മയെയും കാണാൻ പൊക്കോട്ടെ എന്നല്ലേ ചോദിക്കുന്നെ.." കൊറെയൊക്കെ മാഷും ആര്യയും സിദ്ധു സാറിനോട് പറഞ്ഞെങ്കിലും സാർ പിടികൊടുത്തില്ല. പാവം 😁.. പക്ഷെ ആര്യ ഒരു നടക്കും സമ്മതിക്കില്ല എന്നായപ്പോ എന്തെങ്കിലും ചെയ്യ് എന്നും പറഞ്ഞു സാറ് മിണ്ടാതിരുന്നു.. ആര്യക്ക് വീട്ടിൽ വന്നേ പറ്റൂ എന്ന നിർബന്ധം ആയത് കൊണ്ട് അവളത് സമ്മതമാക്കി കൂട്ടി ഒരു താങ്ക്സും പറഞ്ഞു വണ്ടിയിൽ കയറി..പിറകെ സിദ്ധു സാറിനോട് യാത്ര പറഞ്ഞു കൊണ്ട് ഞങ്ങളും വണ്ടിയിൽ കയറി... ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി രണ്ടര വർഷങ്ങളാണ് കടന്നു പോയത്... അതിനിടയിൽ ഞാൻ ചെറുതായോന്ന് പ്രെഗ്നന്റ് ആയി 😌... അതേ..., ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകം ജീവന്റെ തുടിപ്പായി എന്നിൽ നാമ്പിട്ടു 😍😍 ഇപ്പൊ എനിക്ക് എട്ട് മാസാ 💕.... ആര്യയും പ്രെഗ്നന്റ് ആണ്... അഞ്ചു മാസം... എനിക്ക് മാഷിനെ വളച്ചൊടിച്ചു താമസിച്ചു കുപ്പിയിൽ ആക്കേണ്ടി വന്നെങ്കിലും ഇതിൽ ആദ്യം ഞങ്ങൾ തന്നെ ഗപ്പടിച്ചു 😜😜.....എന്തെയ്യാനാ 🙈🙈 ഇന്നായിരുന്നു ഞങ്ങളുടെ ഫൈനൽ year ലാസ്റ്റ് എക്സാം..ഇനി അങ്ങോട്ട് കംബ്ലീറ്റ് റസ്റ്റ്‌ എടുത്തോണം എന്ന് എന്റെ ചെക്കൻ പ്രതേകം പറഞ്ഞിട്ടുണ്ട്... 😌 ഞങ്ങളിപ്പോ പോകുന്നത് തറവാട്ടിലോട്ട് ആണ്.. അവിടെയാണിപ്പോ എല്ലാവരും... Nithya ആന്റി പ്രെഗ്നന്റ് ആയിരിക്കുന്ന ആ സമയം അമ്മയും അച്ഛനും കൂടെ അങ്ങോട്ട് പോയി... പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല അങ്ങനെ.. ഞങ്ങളുടെ വീട് അവിടെ റെന്റിന് കൊടുത്തിരിക്കയാണ്..ആന്റിയുടെ ഡെലിവറി കഴിഞ്ഞതിന് തൊട്ട് പിറകെ മുത്തശ്ശി വീണ് ചെറിയ ഒപ്പറേഷൻ ഒക്കെ കഴിഞ്ഞു.. ആ സമയം ഞങ്ങളും തറവാട്ടിലേക്ക് ചേക്കേറി..എന്തായാലും വീട് എടുത്ത് താമസിക്കുവായിരുന്നല്ലോ.. ഇപ്പൊ ഞങ്ങളും തറവാട്ടിൽ സ്ഥിരമാക്കി... അവിടെ പറമ്പിൽ വെറുതെ ഒരു വീട് ഇപ്പൊ പണിയുന്നുണ്ട്.. ആർക്കും മാറിത്താമസിക്കാൻ ഒന്നുമല്ല. ഞങ്ങൾ ഇങ്ങനെ കൂട്ടുകുടുംബമായി സന്തോഷത്തോടെ തന്നേ ജീവിച്ചു പോകും.. പിന്നെ ആർക്കെങ്കിലും കൊടുക്കാനെങ്കിൽ അങ്ങനെയോ.. അല്ലെങ്കിൽ എന്തെങ്കിലും സാഹചര്യങ്ങൾ വന്നാലോ മാറാൻ വേണ്ടി മാത്രം.കാലം നീണ്ടു കിടക്കുവല്ലേ 😌..ആര്യ മാത്രമേ ഇപ്പൊ കൂടെ ഇല്ലാത്തതൊള്ളൂ മറ്റെല്ലാവരും ഉണ്ട്.. ആര്യയെ പിന്നെ കോളേജിൽ നിന്നൊക്കെ എനിക്ക് കാണാൻ കഴിയുന്നതാ ഒരു സന്തോഷം.. തുടർപഠനവും ഒക്കെ ഞങ്ങൾ ഒരുമിച്ചു തന്നേ ആവുന്നത് കൊണ്ട് അവളെ പിരിയുന്ന പേടി ഒന്നും എനിക്കില്ല 😍... അപ്പേട്ടൻ ഒരു പ്രാവിശ്യം കൂടെ വന്നിരുന്നു.. ആ സമയം മീനൂട്ടിയെ അവളുടെ ചെറുക്കന് പിടിച്ചു കെട്ടിച്ചു കൊടുത്തു ... മാത്രല്ല ലീവ് കഴിഞ്ഞു പോകുമ്പോൾ സ്നേഹേചിക്ക് ഒരു ട്രോഫിയും കൊടുത്തിരുന്നു 😜. .രണ്ട് മാസമേ ആയിട്ടുള്ളു ഡെലിവറി കഴിഞ്ഞിട്ട്.. ഒരു കൊച്ചു ചെക്കനാ😍😍...അപ്പേട്ടൻ കൊച്ചിനെ കണ്ടിട്ടില്ല.. 😍 മീനു പിന്നെ ജോളിയടിച്ചു നടക്കുവാ.. എന്നാണാവോ ഇനി അവളും വയറുവീർപ്പിക്കുന്നെ... 😁 പറഞ്ഞു പറഞ്ഞു നേരം പോയതറിഞ്ഞില്ല.ഞങ്ങൾ ദേ വീട്ടിൽ എത്തി.. കൊലായിലിരിക്കുന്ന അച്ഛൻമാർ ഞങ്ങളെ കൂടെ പെട്ടീം കിടക്കേം എടുത്തോണ്ട് വരണ ആര്യയെയും കണ്ടപ്പോ ഒന്ന് നെറ്റി ചുളിച്ചു... പിന്നെ അവള് രണ്ടൂസത്തിന് നിൽക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോ ചിരിച്ചോണ്ട് അകത്തോട്ട് കയറ്റി... "അല്ല മക്കളെ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ എക്സാം. ഇന്നല്ലായിരുന്നോ ലാസ്റ്റ്.." "അതേ അച്ഛാ..കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല." "ഹ്മ്മ്.. എങ്കി ചെല്ല് രണ്ടും അകത്തോട്ട്.." "ആ.. നിങ്ങള് വന്നോ.. കുളിച്ചേച് വാ. അമ്മ രണ്ടാൾക്കും ഭക്ഷണം എടുത്ത് വെക്കാം.അല്ല സിദ്ധു മോന് ഇല്ലേ ആര്യേ നിന്റെ കൂടെ .." "ഇല്ലമ്മാ... ഇവള് രണ്ടൂസം നിക്കാൻ എന്നും പറഞ്ഞു പോന്നതാ.." "എന്നാ നിനക്ക് അവനെയും അങ് വിളിച്ചൂടായിരുന്നോ ആര്യേ.." "നാളെ വരാൻ പറയാം..''arya "ഹ്മ്മ്.. എങ്കി ചെല്ല് രണ്ടും.." എന്നും പറഞ്ഞു അമ്മ അടുക്കളയിലോട്ട് പോയി..താഴെ മുറിയില ഞാനും മാഷും കിടക്കുന്നെ.. എനിക്കും സുഖം അതാണല്ലോ... മുറിയിൽ കയറി കുളിയൊക്കെ കഴിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു.. അപ്പോഴുണ്ട് പാറു മോള് കൊച്ചു പല്ലുകളും കാണിച്ചു ഇളിച്ചോണ്ട് ഞങ്ങളെ അടുത്തൊട്ട് വരുന്നു... പാറു ആരാന്ന് മനസ്സിലായില്ലേ... പാർവതി 😍 എന്ന ആന്റിടെയും ഞങ്ങളുടെയും ഒക്കെ സുന്ദരി വാവ😍😍... "പാറൂസേ 😍😍മാമു വേണോ നിനക്ക്.. ഹേ.." എന്നും പറഞ്ഞോണ്ട് ഞാൻ കുനിഞ്ഞവളെ എടുക്കാൻ നിന്നപ്പോഴേക്കും മാഷവളെ എടുത്ത് മടിയിൽ വെച്ചിരുന്നു.. എന്നിട്ടെന്നെ നോക്കി കണ്ണുരുട്ടലും 😁. എന്നോട് പറഞ്ഞതാണ് ഇരുന്നോണ്ട് കുട്ടിയെ പോക്കാനൊന്നും നോക്കരുതെന്ന് 😜അനുസരണ ശീലായി പോയില്ലേ 🚶🏻‍♀️🏃🏻‍♀️.. പിന്നെ മാഷിന്റെ മടിയിൽ ഇരുത്തി തന്നെ അവളെയും കളിപ്പിച്ചു വേം കഴിച്ചെണീറ്റു..... __💕😍😍💕__ "ഹലോ... ☹️ 📲..." "ആ 😏 ഹലോ..." "എന്താ സിദ്ദേട്ട ഒരു ഗൗരവം.." "ഗൗരവം ഒന്നുമില്ല.. നീ പറയ്.." "അതേയ്.. ☹️" "ആ..." "എനിക്ക് അങ്ങോട്ട് വരണം.. നിക്ക് ഏട്ടനെ കാണണം 😪.." "ഇപ്പൊ എന്താ അങ്ങനെ. അവിടെ പോയി രണ്ട് ദിവസം നിന്നിട്ടെ വരൂ എന്ന് പറഞ്ഞിട്ട്.." "എനിക്ക് വയ്യ.. സിദ്ദേട്ടൻ ഇങ്ങോട്ട് വാ പ്ലീസ്.." "വേണ്ട.. 😬നിന്റെ നിക്കൽ പൂതി തീരട്ടെ.. രണ്ടൂസം കഴിഞ്ഞിട്ട് കൊണ്ട് വരാനായി ഞാനങ് വരാം .." "പ്ലീസ്.. വാ നിക്ക് പറ്റാത്തോണ്ടാന്നെ.. ☹️" "മിണ്ടാതെ പോയി കിടന്നോ 😠.." "അല്ലെങ്കിലും എനിക്കറിയാം. പഴയ പോലെ ഒന്നുമല്ല ഇപ്പൊ ഏട്ടൻ.എന്നോട് ഒരു സ്നേഹോം ഇല്ല.." "ആ.. ഇല്ല.. അത് കൊണ്ടാണല്ലോ ഞാൻ നീ പോവണ്ടാന്ന് വാശി പിടിച്ചത്.. നിനക്കാ സ്നേഹം കൂടുതൽ അതോണ്ടല്ലേ ഒന്നും കേൾക്കാതെ നീയങ് പോയത്.." "Sorry ☹️☹️ ഇനി ഞാൻ ഇങ്ങോട്ട് തനിച്ചു പോരില്ല.. വരുവോ..." "എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ. ഹേ..😌🤭" "ഒന്നുല്ല.. ഒറ്റയ്ക്ക് കിടന്നിട്ട് എന്തോ പോലെ തോന്നുവാ.." "എന്തായാലും ഏഴാം മാസം നിന്നെ അങ്ങോട്ട് കൊണ്ട് പോവോലോ.. അപ്പൊ എന്ത് ചെയ്യും നീ.. ഇപ്പൊ തന്നെ ഇങ്ങനെ രണ്ടൂസം ഒക്കെ പിരിഞ്ഞിരിക്കുന്നത് നല്ലതാ രണ്ട് പേർക്കും.." "എങ്കിലും.. ഒന്ന് വാ.. പ്ലീസ്☹️☹️..." "ഇപ്പൊ ഞാൻ വന്നാ അവിടെ എത്തുമ്പോഴേക്ക് നേരം ഒരുപാടാവോലോ ടീ..ചിലപ്പോ ഞാനെത്തുമ്പോഴേക്ക് നീ കിടന്നിട്ടുണ്ടാവും. പിന്നെ ഉണർത്തിയാൽ അതിന് ഞാൻ കേൾക്കേണ്ടി വരും നിന്റെ വായേന്ന്.." ''ഇല്ല..പ്ലീസ് വാ... " "ഇപ്പൊ നീ കിടക്ക്.. ഞാനും എങ്ങനെ എങ്കിലും കണ്ണടക്കാൻ പറ്റുവോ എന്ന് നോക്കട്ടെ ട്ടോ.. നാളെ നീ കണ്ണ് തുറക്കുമ്പോഴേക്ക് ഞാൻ അങ് എത്താൻ നോക്കാം.. ഇപ്പൊ കിടന്നേ.." "നാളെ ഞാൻ എണീക്കുമ്പോഴേക്ക് എത്തുവോ.." "ആടി.നേരം പുലരും മുന്നേ ഞാൻ അങ് എത്തിക്കോളാം.എങ്കി കിടന്നേ.. നല്ല കുട്ടിയായി.." "ഹ്മ്മ്... Good night ഏട്ടാ.." "Good night😍.." ___🥰🥰🥰🥰🥰🥰____ "ടീ... എവിടെയാടി നീ കേറി നിക്കണേ 😬ഇറങ്ങടി അവിടെന്ന്😠...." കിടക്കാനായി റൂമിൽ കയറിയപ്പോ തന്നെ കാണുന്നത് ഒരു സ്റ്റൂളിൽ കയറി അലമാറക്ക് മുകളിലെ ആൽബം എടുക്കാൻ നോക്കുന്ന പെണ്ണിനെയാ ... പോയി പോയി തീരെ ബുദ്ധി ഇല്ലാണ്ടായിരിക്ക 😤😤 "എന്നെ ഒന്ന് പിടിക്കോ..." "ഒരൊറ്റ ഒരൊണ്ണം തന്നാലുണ്ടല്ലോ... എന്തിനാപ്പോ ഇതിന്റെ മുകളിൽ കയറിയെ.. ഒന്നും രണ്ടും മാസമല്ല നിനക്കിത്.. അവളെ കുട്ടിക്കളി 😤..എങ്ങാനും ഇവിടെന്ന് വീണിരുന്നെങ്കിലോ.." "വീണില്ലല്ലോ ☹️.. നിങ്ങളോട് ഞാൻ എത്ര ദിവസമായി ഇതെടുത്ത് തരാൻ പറഞ്ഞിട്ട്.. നിങ്ങള് കെട്ടില്ലേൽ പിന്നെ എനിക്കിതല്ലേ മാർഗം.." "ഞാൻ മറന്ന് പോയതല്ലേ. വീണ്ടും ഓർമിപ്പിക്കണം, അല്ലാതെ ഒന്നും ആലോചിക്കാതെ ഇതിമ്മേ വലിഞ്ഞു കയറുവല്ല വേണ്ടത് 😤😬.. കൊച്ചിന് എന്തെങ്കിലും പറ്റിയാലോ.." "ഓ.. അപ്പോഴും കൊച്ചിന് എന്തെങ്കിലും പറ്റുവോ എന്നാ.. എനിക്കൊന്നും പറ്റിയാ കുഴപ്പമില്ല... അല്ലെങ്കിലും എനിക്കറിയാം, എന്നോടല്ലല്ലോ ഇപ്പൊ സ്നേഹം 😪🤧😔😢😢.." അങ്ങനെയും പറഞ്ഞോണ്ട് അവള് ആൽബം എന്റെ കയ്യിൽ ശക്തിയിൽ അങ് വെച്ച് തന്ന് കട്ടിലിൽ പോയി കിടന്നു.... എനിക്ക് അവളെ കയറ്റം കണ്ടിട്ട് കലിയിളകി നിക്കുവായത് കൊണ്ട് അവളെ മൈന്റ് ആക്കാൻ പോവാതെ ആ ആൽബവും കൊണ്ട് അവിടുള്ള ചെയറിൽ പോയിരുന്നു മറിച്ചു നോക്കി. ഞങ്ങടെ കല്യാണ ആൽബം ആണ്..അതെല്ലാം മറിച്ചു നോക്കിയപ്പോഴേക്ക് മൂടോക്കെ ഒന്ന് നേരെ ആയി...കട്ടിലിൽ അവളെ ഒന്ന് എത്തി നോക്കിയപ്പോ കണ്ണടച്ച് കിടക്കുന്നതാ കണ്ടത്.. ചുമ്മാ അഭിനയിക്കുവാ.. എന്റെ ചൂട് കിട്ടാതെ ഉറങ്ങിയത് തന്നെ 😂😂 ഞാൻ ലേറ്റ് കെടുത്തി സീറോ ബൾബിട്ട് മെല്ലെ അവൾക്കടുത്ത് പോയിരുന്നു.. "കൊച്ചനെ... നിന്റെ അമ്മ ഉറങ്ങി പോയി വാവേ.. അമ്മക്കെയ് പരിഭവം. ഞാൻ കൊച്ചിനെയെ സ്നേഹിക്കുന്നുള്ളു എന്ന്.. അത് അങ്ങനെ തന്നെ നിന്നോട്ടെ അല്ലെ.. എന്റെ ആദ്യത്തെ കൊച്ച് നിന്റെ അമ്മ തന്നെ അല്ലേടാ വാവേ.. അമ്മക്കതൊന്നും മനസ്സിലാവില്ല..നീ വല്ലോം കേൾക്കുന്നുണ്ടോ വാവേ..." "ആഹ്..." ഞാൻ പറഞ്ഞു നിർത്തിയതിന് പിറകെ പെണ്ണ് ശബ്ദം ഉണ്ടാക്കിയതും പെട്ടെന്ന് ഞാൻ അവൾക് നേരെ തിരിഞ്ഞു.. "എന്തെടി.." "കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ട് അകത്ത് നിന്ന് ചവിട്ടന്നെ നിങ്ങടെ കൊച്ചൻ 😬😬..." ''ആഹാ.. അപ്പൊ രണ്ടാളും കേൾക്കുന്നുണ്ട് അല്ലെ.. നീയല്ലേ ഉറങ്ങിയിരുന്നു.. " "ഞാൻ ഉറങ്ങി ഒന്നുമില്ല. വേണേൽ ഇവിടെ വന്നു കിടന്നേ..." "എനിക്ക് വേണ്ട.. നീ കിടന്നോ 🤭🤭.." "ദേ.. കളിക്കാതെ കിടന്നേ.. എനിക്കുറങ്ങണം.." "നീ ഉറങ്ങിക്കോ.. അതിനെന്തിനാ ഞാൻ.. " "ഹും 😤ഒന്ന് കിടക്കെന്നെ.." "നീ കിടന്നൊന്ന് പറഞ്ഞില്ലേ.." "പറ്റില്ല. നിക്ക് നിങ്ങളും വേണം കൂടെ.. " "ഹാ.. അങ്ങനെ പറ 😜🤭🤭.." എന്നും പറഞ്ഞുകൊണ്ട് ഞാൻ അവൾക്കടുത്ത് ചെന്നു കിടന്ന് പെണ്ണിന്റെ മുടിയും തടവി കൊടുത്തോണ്ടങ്ങനെ ഇരുന്നു.. വായയും പൂട്ടാതെ ഓരോന്നങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടവള് 😁... "മാഷേ... എനിക്കെന്നും ഇവിടെ ഈ നെഞ്ചോരം ചേർന്ന് കിടക്കണം..മാഷെന്നും എന്നെ തൊട്ടുണരണം.😍 എന്റെ നെറ്റിയിലറിയുന്ന കുഞ്ഞു ചുംബനം കൊണ്ടെനിക്ക് എന്നും ഉണരണം.." "ഹ്മ്മ്.. ആയിക്കോട്ടെ.." "ഈ.. മാഷിത് 😬.. മാഷിന് ആഗ്രഹങ്ങൾ ഒന്നുമില്ലേ.." "പിന്നെ ഇല്ലാണ്ടെ.. നമ്മളെ കൊച്ചിനെ നന്നായി പഠിപ്പിക്കണ്ടേ.. പിന്നെ നിന്റെ ഡെലിവറിക്ക് ശേഷം തുടർ പഠനത്തിനുള്ള ഒരുക്കങ്ങൾ നോക്കണം." "ഓഹ്.. പോയി മൂഡ്‌ പോയി... നിങ്ങളങ്ങ് നീങ്ങി കിടന്നേ..." "ഹ.. ഹ.. ഹ.... 😂😂നമ്മളെ കുഞ്ഞുവാവ വരുന്നതറിയിച്ചു നീ പച്ച മാങ്ങ ചോദിച്ചപ്പോ നിന്റെ അപ്പേട്ടൻ എന്നോട് പറഞ്ഞായിരുന്നു. അടുത്ത പച്ച മാങ്ങ ചോദിക്കുമ്പോഴേക്കും നിന്നെ ജോലിയിൽ കയറ്റിയിരിക്കണം എന്ന്.. ജീവനിൽ പേടി ഉണ്ട് മോളെ 😂😂" "തന്നെ നന്നായി 😤" "അതൊക്കെ റെഡി ആയതിന് ശേഷം അടുത്ത കൊച്ചിന് വേണ്ടി ട്രൈ ചെയ്യാനുള്ളതാണെ 😁😁..." "നിങ്ങളെന്നോട് മിണ്ടണ്ട.. പോയെ..." "അപ്പൊ നിനക്ക് ഉറങ്ങണ്ടേ.." "ഞാൻ ഉറങ്ങിക്കോളാം.." "എന്റെ ചൂട് കിട്ടാതെയോ 😁.." "ശോ.. ഇത് വല്യ കഷ്ട്ടാണല്ലോ..." എന്നും പറഞ്ഞോണ്ട് അവള് വീണ്ടും എന്നോട് ചേർന്ന് കിടക്കാൻ വന്നു.. പൊട്ടിക്കാളി 😅😘 "എടിയേ.... 😌" "ഹ്മ്മ്..." ഒന്ന് മൂളിക്കൊണ്ട് കണ്ണടച്ച് കൊണ്ട് തന്നെ അവള് വിളിക്കേട്ടു.... "ആൻവി കൊച്ചേ...." "എന്താ മാഷേ... 😍" "എന്നെ ഒന്ന് കണ്ണേട്ടാന്ന് വിളിച്ചേടി..." "വിളിക്കണോ....." "ഹ്മ്മ്.. വിളിക്ക്... നിന്റെ ആ വിളി കേൾക്കാൻ വല്ലാത്തൊരു ചന്താടി.." "ആണോ... 😍" "ആന്നെ...നീ വിളിച്ചേടി...." "*കണ്ണേട്ടോയ് *💕💕....." അവന്റെ മീശ മെല്ലെ പിരിച്ചു വെച്ച് അവള് കൊഞ്ചലോടെ വിളിക്കുമ്പോളേക്കും അവന്റെ ചുണ്ടുകൾ അവളുടേതിനെ പൊതിഞ്ഞിരുന്നു… നാണത്തോടെ ആ സീമന്ദരേഖ കണ്ണുപൊത്തുമ്പോളേക്കും ഒരിളം തെന്നൽ ഇരുവരെയും തലോടി പോയിരുന്നു… അവസാനിച്ചു .....
വലിയ ആഗ്രഹങ്ങൾക്ക് ഏറ്റവും വലിയ ചോയ്സ് ഏറെ മികവോടെ നൽകുവാൻ മൈജി ഫ്യൂച്ചർ സ്റ്റോറുകൾപയ്യന്നൂരിൽ കണ്ടോത്തും, കാഞ്ഞങ്ങാട് കാസർഗോഡ് റോഡിലും പ്രവർത്തനമാരംഭിച്ചു. മലയാളത്തിന്റെ സിനിമാതാരം മിയ ജോർജ് മൈജി ഫ്യൂച്ചർ സ്റ്റോറുകൾ ഉദ്‌ഘാടനം ചെയ്തു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഏറ്റവും വലിയ ഗൃഹോപകരണ, ഡിജിറ്റൽ ഇലക്ട്രോണിക്സ് സ്റ്റോറുകളാണ് കാഞ്ഞങ്ങാടും പയ്യന്നൂരുമുള്ള ഈ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ. നാളെയുടെ ടെക്നോളജി ഇതുവരെ കണ്ടറിയാത്ത അതിശയിപ്പിക്കുന്ന, അതിവിപുലമായ ഹോം അപ്ലയൻസസ് ഡിജിറ്റൽ ഇലക്ട്രോണിക്സ് കളക്ഷനുകളാണ്ഈ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്. എസി, വാഷിംഗ് മെഷീൻ,റഫ്രിജേറ്റർ, കിച്ചൻ അപ്ലയൻസസ് തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളുടേയും മൊബൈൽ ഫോൺ, ലാപ്ടോപ്, മ്യൂസിക് സിസ്റ്റം, മറ്റ് ഡിജിറ്റൽ അസിസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് & ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും കംപ്ലീറ്റ് റേഞ്ചും കളക്ഷനും ഈ വലിയ മൈജി സ്റ്റോറുകളിലുണ്ട്. വെറും 30 ദിവസങ്ങളിൽ 5 കോടി രൂപയുടെ ബിഗ് ഡിസ്ക്കൗണ്ടുകളും ബിഗ് സമ്മാനങ്ങളുമായി കേരളക്കരയാകെ മഹാതരംഗം സൃഷ്ടിച്ച് മുന്നേറുന്ന മൈജി ഓണം വടംവലി സ്ക്രാച്ച് & വിൻ ഓഫർ ഈ പുതിയ തുടക്കം അതിഗംഭീരമാക്കും. ഈ ഓഫറിലൂടെ 5% മുതൽ 100% വരെ ഡിസ്കൗണ്ടും സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽഇഡി ടിവി തുടങ്ങി വിലയേറിയ സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് നേടാം. മറ്റ് ഗംഭീര ഉദ്ഘാടന ഓഫറുകളും, ബ്രാൻഡുകൾ നൽകുന്ന ഓണം ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വെറും 1 രൂപയ്ക്ക് പ്രോഡക്ടുകൾ വാങ്ങാൻ മൈജി സൂപ്പർ ഇ.എം.ഐ, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ, പരിമിതമായ ചെലവിൽ എക്സ്റ്റൻഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, ഗാഡ്ജറ്റ് റിപ്പയർ & സർവീസ് തുടങ്ങി മികച്ച ഗുണമേന്മയുള്ള വിൽപ്പന – വിൽപ്പനാനന്തര സേവനങ്ങൾ മൈജി ഫ്യൂച്ചറിന്റെ മാത്രം പ്രത്യേകതയാണ്. myG new showroom inaugurated Read more on: MyG future News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
പരദേശത്തുപോയി പാർക്കുന്നതാണ് പ്രവാസം. സ്വരാജ്യഭ്രഷ്ടരായി യിസ്രായേൽമക്കൾ അന്യരാജ്യത്തു പോയി പാർക്കേണ്ടി വന്നതാണ് യിസ്രായേല്യ ചരിത്രത്തിൽ പ്രവാസം എന്ന് അറിയപ്പെടുന്നത്. ഒരു പട്ടണത്തിലെയോ ജില്ലയിലെയോ ജനം മുഴുവൻ ബലപ്രയോഗത്തിനു വിധേയമായി അന്യദേശത്തുപോയി പാർക്കേണ്ടിവരുന്നതു പുരാതന ചരിത്രത്തിൽ അസാധാരണ സംഭവമല്ല. ജനത്തെ മാറ്റി പാർപ്പിക്കുന്നതിനു രണ്ടു ലക്ഷ്യങ്ങളുണ്ട്. 1. പുതിയ പട്ടണങ്ങളെ പെട്ടെന്നു ജനനിബിഡമാക്കുക. 2. ശത്രുസംഘങ്ങളെ വിഘടിപ്പിച്ചു ദുർബ്ബലമാക്കുക. നാടുകടത്തൽ ആദ്യം നടപ്പിലാക്കിയതു അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ തൃതീയനാണ്. താൻ കീഴടക്കിയ ജനങ്ങളെ മുഴുവൻ തന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി അദ്ദേഹം പാർപ്പിച്ചു. (1രാജാ, 15:29). സർഗ്ഗോൻ, സൻഹേരീബ്, എസ്സർ-ഹദ്ദോൻ, ബാബിലോന്യ രാജാക്കന്മാർ പ്രത്യേകിച്ചും നെബൂഖദ്നേസർ എന്നിവർ ഈ നയം പിന്തുടർന്നു. യിസായേലിന്റെ മിസ്രയീമിലെ അടിമത്തത്തയും ഫെലിസ്ത്യർ തുടങ്ങിയവർ പലകാലത്തായി ഇവരെ കീഴടക്കിയതിനെയും ഒരു വിശാലമായ അർത്ഥത്തിൽ പ്രവാസം എന്നു പറയാനുണ്ട്. ബാബിലോന്യൻ, പേർഷ്യൻ, ഗ്രേക്കൻ, റോമൻ എന്നിങ്ങനെ നാലായി യെഹൂദന്മാർ തങ്ങളുടെ ദേശീയ പ്രവാസങ്ങളെ കണക്കാക്കുന്നു. എന്നാൽ അശ്ശൂര്യ ബാബിലോന്യ രാജാക്കന്മാർ യെഹൂദന്മാരെ നാടു കടത്തിയതിനെയാണ് പ്രവാസം എന്നു പൊതുവെ പറയുന്നത്. (മത്താ, 1:17). ബാബേൽ പ്രവാസം യിസ്രായേല്യ ചരിത്രത്തിൽ തിക്തമായ ഒരു സംഭവമാണ്. അവരുടെ ജീവിതത്തെയും ചിന്തയെയും ഇത്രത്തോളം ബാധിച്ചിട്ടുള്ള മറ്റൊരു സംഭവം ഇല്ല. യിസ്രായേൽ മക്കളുടെ മിസ്രയീമിലെ അടിമത്തം പ്രവാസമായിരുന്നില്ല. മിസ്രയീമിൽ നിന്നുള്ള അവരുടെ വിടുതൽ യഥാസ്ഥാപനവുമായിരുന്നില്ല. കാരണം, യോശുവ കനാൻ കീഴടക്കുന്നതുവരെയും അതു അവരുടെ അവകാശദേശമായിരുന്നില്ല. യിസ്രായേലിന്റെ പ്രവാസം: തെക്കുപടിഞ്ഞാറു ഈജിപ്റ്റിന്റെയും വടക്കുകിഴക്കു മെസൊപ്പൊട്ടേമിയയുടെയും ഇടയിൽ ഉലഞ്ഞുകൊണ്ടിരുന്ന ഒരു ചരിത്രമായിരുന്നു യിസ്രായേലിന്റേതും യെഹൂദയുടേതും. ബൈബിൾ ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈജിപ്റ്റ് പ്രബലമായിരുന്നു. അശ്ശൂരിന്റെയും ബാബിലോണിന്റെയും വളർച്ചയോടുകൂടി ആദ്യം യിസ്രായേലും പിന്നീട് യെഹൂദയും താളടിയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. ഉത്തരരാജ്യമായ യിസായേലിലെ പത്തു ഗോത്രങ്ങളുടെ പ്രവാസം ഒരു സങ്കീർണ്ണമായ പ്രക്രിയയായിരുന്നു. യൊരോബെയാം രണ്ടാമന്റെ വാഴ്ചക്കാലത്ത് യിസ്രായേൽ അതിന്റെ ഉച്ചാവസ്ഥയിലെത്തി. ഈ കാലത്തു അശ്ശൂർ ഏതു പ്രകാരേണയും സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ വെമ്പുകയായിരുന്നു. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താ (740 ബി.സി.) ‘തിഗ്ലത്ത്-പിലേസർ തൃതീയൻ’ രൂബേന്യരെയും, ഗാദ്യരെയും, മനശ്ശയുടെ പാതിഗോത്രത്തെയും (1ദിന, 5:26), ഗലീലയിലെ നിവാസികളെയും (2രാജാ, 15:29; യെശ, 9:1) ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. അരാമിന്റെ തലസ്ഥാനമായ ദമ്മേശെക്ക് പിടിച്ചശേഷം തിഗ്ലത്ത്-പിലേസർ യിസ്രായേലിന്റെ ഒടുവിലത്തെ രാജാവായ ഹോശേയയെ വാഴിച്ചു. നിഷ്ഫലമായ ഈജിപ്ഷ്യൻ സഹായം പ്രതീക്ഷിച്ചുകൊണ്ടു ഹോശേയ അശ്ശൂരിനോടു മത്സരിച്ചു. അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേലിനെ രണ്ടുപ്രാവശ്യം ആക്രമിച്ചു. (2രാജാ, 17:3,5). അദ്ദേഹത്തിന്റെ പിൻഗാമിയായ സർഗ്ഗോൻ ദ്വിതീയൻ ബി.സി. 721-ൽ ശമര്യ പിടിച്ചു 27290 പേരെ ബദ്ധരാക്കി കൊണ്ടപോയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതായിരുന്നു പത്തുഗോത്രങ്ങളുടെ അന്ത്യം. ‘യെഹൂദാഗോത്രം അല്ലാതെ ആരും ശേഷിച്ചില്ല.’ (2രാജാ, 17:18). യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:6; 18:11). പത്തു ഗോത്രങ്ങളുടെയും നാടുകടത്തൽ പൂർണ്ണമായിരുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട അവർ ചരിത്രഗതിയിൽ മടങ്ങിവരാതവണ്ണം മറ്റുള്ളവരുമായി കലർന്നു. യെഹൂദയുടെ പ്രവാസം: യെഹൂദ്യരുടെ പ്രവാസവും പൊടുന്നനവെ സംഭവിച്ചതല്ല. അശ്ശൂർരാജാവായ അശ്ശൂർബനിപ്പാളിനു ശേഷം യെഹുദയുടെ മേലുള്ള അശ്ശൂരിന്റെ അധീശത്വം അയഞ്ഞു തുടങ്ങി. നവബാബിലോന്യ സാമ്രാജ്യം (ബി.സി. 629-539) ശക്തി പ്രാപിച്ചു വരികയായിരുന്നു. യെഹൂദയും ഈജിപ്റ്റും ഈ ഇടവേളയെ പ്രയോജനപ്പെടുത്തുവാൻ ശ്രമിച്ചു. മെഗിദ്ദോ യുദ്ധത്തിൽ വച്ചു യെഹൂദയുടെ പ്രതീക്ഷ തകർന്നു. യെഹൂദാരാജാവായ യോശീയാവു കൊല്ലപ്പെട്ടു. ഈജിപ്റ്റ് യെഹൂദയുടെ മേൽ അധീശത്വം പുലർത്തി. ബി.സി. 605-ൽ കർക്കെമീശിൽ വച്ച് നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പിച്ചു. യോശീയാവിന്റെ പുത്രന്മാർരിൽ ഒരുവനായ യെഹോവാഹാസിനെ മൂന്നു മാസത്തെ ഭരണത്തിനുശേഷം ഫറവോൻ നെഖോ മിസ്രയീമിലേക്കു ബദ്ധനാക്കി കൊണ്ടുപോയി. അവൻ അവിടെ വച്ച് മരിച്ചു. (2രാജാ, 23:31-34; 2ദിന, 36:1-4; യിരെ, 22:10-12). തുടർന്നു യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീം പതിനൊന്നു വർഷം ഭരിച്ചു (ബി.സി. 609-598). നെബുഖദ്നേസർ യെരുശലേം നിരോധിച്ച കാലത്തു യെഹോയാക്കീം മരിച്ചു. പുത്രനായ യെഹോയാഖീൻ മൂന്നുമാസം രാജ്യം ഭരിച്ചു (ഡിസംബർ 598-മാർച്ച് 597 ബി.സി). തുടർന്നു അദ്ദേഹം ബദ്ധനായി ബാബേലിലേക്കു പോയി. (2രാജാ, 24:6-8; 2ദിന, 36:9,10). അനന്തരം യോശീയാവിന്റെ മൂന്നാമത്തെ പുത്രനായ മത്ഥന്യാവെ സിദെക്കീയാവ് എന്നപേരിൽ നെബൂഖദ്നേസർ രാജാവാക്കി. പതിനൊന്നു വർഷം അയാൾ ആശ്രിതനായി ഭരിച്ചു. (മാർച്ച് 597-ജൂലൈ 587 ബി.സി.). യെരുശലേം പിടിക്കപ്പെട്ടപ്പോൾ സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബദ്ധനാക്കി ബാബേലിലേക്കു കൊണ്ടുപോയി. അവിടെ മരണംവരെ അദ്ദേഹം ബദ്ധനായിരുന്നു. മുന്നു യെഹൂദാരാജാക്കന്മാർ നാടുകടത്തൽ അനുഭവിച്ചു. യെഹോവാഹാസ്, യെഹോയാഖീൻ, സിദെക്കീയാവ്. മൂന്നു പ്രാവശ്യമായിട്ടാണ് യെഹൂദന്മാരെ ബാബേലിലേക്കു നാടുകടത്തിയത്. ഇവയിൽ ഒന്നാമത്തേതു് ബി.സി. 598-ൽ ആയിരുന്നു. അപ്പോൾ യെഹോയാക്കീം രാജാവ്, അവന്റെ അമ്മ, പരിചാരകന്മാർ എന്നിവരെ പിടിച്ചു കൊണ്ടുപോയി. ഒപ്പം ദൈവാലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും എടുത്തു കൊണ്ടുപോയി. യെരൂശലേമ്യരും പ്രഭുക്കന്മാരും പരാക്രമശാലികളുമായി 10,000 പേരെ ബദ്ധരാക്കിക്കൊണ്ടു പോയി. ദേശത്തു എളിയവർ മാത്രമേ ശേഷിച്ചുള്ളൂ. (2രാജാ, 24:12-16). യിരെമ്യാവാ 52:28-30-ൽ നെബുഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം ആകെ 4600 പേർ എന്നു കാണുന്നു. (ബി.സി. 598-ൽ 3023 പേർ; ബി.സി. 587-ൽ 832 പേർ; ബി.സി. 582-ൽ 745 പേർ; ആകെ 4600 പേർ. ഏതോ ഔദ്യോഗികരേഖയിൽ നിന്നുള്ള കണക്കാണിത്. ലാഖീശിൽ നിന്നും കണ്ടെടുത്ത ഓട്ടു ലിഖിതങ്ങളും ദൈബീർ, ലാഖീശ്, ബേത്ശെമേശ് എന്നീ പട്ടണങ്ങൾ ഉത്ഖനനം ചെയ്തപ്പോൾ ലഭിച്ച തെളിവുകളും ബി.സി. 598-97-ൽ യെഹൂദയ്ക്കു നേരിട്ട ദയനീയ പരാജയത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്കുന്നു. സിദെക്കീയാ രാജാവു ബാബേലിനോടു മത്സരിച്ചതാണു രണ്ടാമത്തെ നാടുകടത്തലിനു കാരണമായത്. ഇതിനെക്കുറിച്ചു 2രാജാക്കന്മാർ 25:8-21; യിരെ, 39:8-10; 40:7; 52:12-34 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ദൈവാലയവും രാജധാനിയും പ്രധാന ഭവനങ്ങളും അഗ്നിക്കിരയാക്കി. യെരുശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. ജനത്തെ ബദ്ധരാക്കിക്കൊണ്ടുപോയി. ഇത് ബി.സി. 587-ൽ സംഭവിച്ചു. ബാബേൽ രാജാവ് ഗെദല്യാവിനെ യെഹൂദയിലെ അധിപതിയായി നിയമിച്ചു. മിസ്പയായിരുന്നു ഗെദല്യാവിന്റെ ആസ്ഥാനം. ഗെദല്യാവു വധിക്കപ്പെട്ടു. ശേഷിച്ച യെഹുദന്മാർ ഭയന്നു ഈജ്പിറ്റിലേക്കു ഓടിപ്പോയി. തങ്ങളോടു ചേരുവാൻ അവർ യിരെമ്യാവിനെയും നിർബ്ബന്ധിച്ചു. (2രാജാ, 25:22-26; യിരെ, 40-44). ഗെദല്യാവിന്റെ വധമായിരുന്നു മൂന്നാമത്തെ നാടുകടത്തലിനു കാരണം. പദവിയും നിലയും ഉള്ളവരെയായിരുന്നു മൂന്നാമതു ബദ്ധരാക്കി ക്കൊണ്ടുപോയത്. ബി.സി. 598-ൽ ബദ്ധനായിപ്പോയ യെഹോയാഖീന് വളരെ അനുകൂലമായ പരിചരണമാണ് ലഭിച്ചത്. അതിനെക്കുറിച്ചുളള ബൈബിൾ രേഖകളെ നെബുഖദ്നേസരിന്റെ രാജകീയ രേഖകളും ശരിവയ്ക്കുന്നു. (2രാജാ, 25:27-30; യിരെ, 52:31-34). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് രാജാവായി. അദ്ദേഹം യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽ നിന്നു മോചിപ്പിച്ചു മറ്റു സാമന്ത രാജാക്കന്മാരോടൊപ്പം ആക്കി. ബാബേലിലെ അവസാനരാജാവായ നബോണിദസിൻ്റെ (555-539) കാലത്തു പാർസിരാജാവായ കോരെശ് ബാബേൽ കീഴടക്കി. പ്രവാസികളായിരുന്ന യെഹൂദന്മാരെ പലസ്തീനിൽ മടങ്ങിവന്നു ദൈവാലയം പണിയുന്നതിന് അദ്ദേഹം അനുവദിച്ചു. ബദ്ധന്മാരുടെ സ്ഥിതി: ബദ്ധന്മാരുടെ സ്ഥിതി പരമദയനീയമായിരുന്നു. പ്രവാസകാലത്തു യഹോവയോടു വിശ്വസ്തത പുലർത്തിയവർ കഠിനവിദ്വേഷത്തിനും നിന്ദയ്ക്കും പാത്രമായി. (സങ്കീ, 137). തങ്ങളുടെ നിലനില്പിനു കഠിനാധ്വാനം ചെയ്യുക മാത്രമല്ല കപ്പം കൊടുക്കേണ്ടിയും വന്നു. പുരോഹിത, രാജ, പ്രഭു കുടുംബങ്ങളിൽ നിന്നുള്ളവർ കഠിനനിന്ദ അനുഭവിച്ചു. (യെശ, 43:28; 52:5). ദേശത്തു ഉന്നതസ്ഥാനം വഹിക്കുന്നതിനും (ദാനീ, 4:28), രാജാവിന്റെ അടുക്കൽ വിശ്വസ്തസേവനം നടത്തുന്നതിനും (നെഹ, 1:11) യെഹൂദന്മാർക്കു തടസ്സം ഉണ്ടായിരുന്നില്ല. അവർ യിരെമ്യാവിന്റെ ഉപദേശം അനുസരിച്ചു. (യിരെ, 29:5). പ്രവാസികൾ സംഖ്യയിലും ധനത്തിലും വർദ്ധിച്ചു വന്നു. അവർ വംശപാരമ്പര്യം കാത്തു സൂക്ഷിച്ചു. ദൈവാലയവും യാഗവും ഉത്സവങ്ങളും അവർക്കുണ്ടായിരുന്നില്ല. എന്നാൽ പരിച്ഛേദനം, ഭക്ഷണനിയമങ്ങൾ എന്നിവ അവർ ആചരിച്ചു. എല്ലാ പട്ടണങ്ങളിലും പള്ളികൾ സ്ഥാപിക്കുന്ന രീതി യെഹൂദന്മാർ ആരംഭിച്ചതു ബാബേൽ പ്രവാ സകാലത്താണ്. ചില സങ്കീർത്തനങ്ങൾ പ്രവാസികളായ യെഹൂദന്മാരുടെ വികാരങ്ങളെ വർണ്ണിക്കുന്നു. യിരെമ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ എന്നീ പ്രവാചകന്മാരിൽ നിന്നാണ് പ്രവാസികളെക്കുറിച്ചു നാം അധികം മനസ്സിലാക്കുന്നത്. പ്രവാസത്തിന്റെ കാലയളവ്: ബാബേൽ പ്രവാസം 70 വർഷം നീണ്ടു നില്ക്കുമെന്നു യിരെമ്യാവ് (25:12; 29:10) പ്രവചിച്ചു. കാലം കണക്കാക്കുന്നതിനു രണ്ടു രീതികളുണ്ട്. 1. ദേശീയം. 2. മതപരം. നെബുഖദ്നേസരിന്റെ ആദ്യത്തെ ആക്രമണം മുതൽ കോരെശിന്റെ വിളംബരം വരെയാണ് സിവിൽ കാലയളവ്. (ബി.സി. 606-538). ദൈവാലയം ചുട്ടതു മുതൽ പുനർനിർമ്മാണം വരെയുള്ളതാണ് മതപരമായ കാലയളവ്. (ബി.സി. 587-517). ബി.സി. 538-ലെ കോരെശിന്റെ വിളംബരത്തോടു കൂടിയാണ് ബാബേൽ പ്രവാസം അവസാനിച്ചത്. (എസ്രാ, 1:2). സെരുബ്ബാബേൽ (ബി,സി. 535), എസ്രാ (ബി,സി. 458), നെഹെമ്യാവ് (ബി,സി. 445) എന്നിവരുടെ കീഴിൽ ഒരു വലിയ കൂട്ടം പ്രവാസികൾ മടങ്ങിവന്നു. ബി.സി. 538-ലെ കല്പനപ്രകാരം മടങ്ങി വന്നവർ ദാസന്മാരെ കൂടാതെ 42,360 പേരാണ്. അവരിൽ ഉദ്ദേശം 30,000 പേർ യെഹൂദാ, ബെന്യാമീൻ, ലേവി എന്നീ ഗോത്രങ്ങളിൽ ഉള്ളവർ ആയിരുന്നു. ശേഷിച്ച 12,000 പേർ യിസ്രായേൽ ഗോത്രങ്ങളിൽ പെട്ടവരാണെന്നു കരുതപ്പെടുന്നു. (എസാ, 6:17). ദേശീയ സവിശേഷതകൾ പുലർത്തിക്കൊണ്ടു അശ്ശൂരിൽ ശേഷിച്ചവർ (എസ്ഥേ, 8:9,11) ചിതറിപ്പാർപ്പുകാർ എന്നറിയപ്പെട്ടു. (യോഹ, 7:35; 1പത്രൊ, 1:1; യാക്കോ, 1:1). യിസ്രായേലിലെ പത്തു ഗോത്രങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ല. അവരിൽ ചിലർ തിരിച്ചുവന്നു യെഹൂദന്മാരുമായി കൂടിക്കലർന്നു. (ലൂക്കൊ, 2:36). ചിലർ ശമര്യയിൽ വസിച്ചു ശമര്യരുമായി കൂടിക്കലർന്നു (എസ്രാ, 6:21; യോഹ, 4:12) യെഹൂദന്മാരുടെ ശത്രുക്കളായി മാറി. പ്രവാസകാരണങ്ങളും ഫലങ്ങളും: യഹോവയുമായുള്ള ഉടമ്പടിയെ ധിക്കരിച്ചു അന്യദേവന്മാരെ സേവിച്ചതിന്റെ ഫലമായിരുന്നു ബാബേൽ പ്രവാസം. ശബ്ബത്ത് അനുഷ്ഠിക്കുകയോ ന്യായപ്രമാണം ആചരിക്കുകയോ ചെയ്യാതെ വിഗ്രഹാരാധനയിലും സ്വേച്ഛാപ്രവൃത്തികളിലും ജനം മുഴുകി. ബാബേൽ പ്രവാസത്തെക്കുറിച്ചു ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.” (2ദിന, 36:21). അനുതപിച്ചു യഹോവയിങ്കലേക്കു തിരിയുവാൻ പ്രവാചകന്മാർ ജനത്തെ ഉപദേശിച്ചു. പശ്ചാത്താപത്തോടും പ്രാർത്ഥനയോടും കൂടെ അവർ ദൈവത്തിങ്കലേക്കു തിരിഞ്ഞു. നാലു മാസങ്ങളിലായി അവർ ആചരിച്ച് നാലു ഉപവാസദിനങ്ങളുടെ സ്ഥാപനം ജനത്തിന്റെ പശ്ചാത്താപത്തിനുള്ള വ്യക്തമായ തെളിവാണ്. (സെഖ, 7:5; 8:19). പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ വിഗ്രഹാരാധന മുതലായ പാപങ്ങൾ വിട്ടൊഴിഞ്ഞു ആത്മീയ ജീവിതം ആരംഭിച്ചു. (യെഹ, 36:24-28). പ്രവാസം യെഹൂദന്മാരുടെ നാട്ടുഭാഷയിൽ മാറ്റം വരുത്തി. (നെഹ, 8:8). പുതിയ വാണിജ്യപ്രവർത്തനങ്ങളും സ്ഥാപനങ്ങളും അഭിവൃദ്ധിപ്പെട്ടു. റോമൻ പ്രവാസം: റോമിന്റെ കീഴിൽ യെഹൂദന്മാരുടെ അവസ്ഥ സാക്ഷാൽ പ്രവാസം തന്നെയായിരുന്നു. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി പ്രവാസികളെ അടിമകളാക്കി മാറ്റി. ജൊസീഫസ് പറയുന്നതനുസരിച്ചു തീത്തോസിന്റെ കീഴിൽ നടന്ന യെരുശലേം നിരോധനത്തിൽ പതിനൊന്നു ലക്ഷം പേർ മരിച്ചുവീണു. യുദ്ധത്തിൽ മുഴുവനുമായി 97,000 പേർ പിടിക്കപ്പെട്ടു. അവരിൽ 17 വയസ്സിനു താഴെയുള്ളവരെ അടിമകളായി വിറ്റു. കുറച്ചു പേരെ മിസ്രയീമിലെ ഖനികളിലേക്കു അയച്ചു. ദേശത്തു ശേഷിച്ചവർ ഏവംവിധമായ ദാരുണാവസ്ഥ ഹദ്രിയന്റെ വാഴ്ചയിൽ അനുഭവിച്ചു. രണ്ടു യുദ്ധങ്ങളോടെ വിശുദ്ധഭൂമിയിൽ നിന്നും യെഹൂദാജനം തുടച്ചു മാറ്റപ്പെട്ടു. യിസ്രായേലിന്റെ പുന:സ്ഥാപനം: ഭാവിയിൽ ജാതികളുടെ തലയായി യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമെന്ന് യെശയ്യാവു പ്രവചിച്ചു. “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽ നിന്നും മിസ്രയീമിൽ നിന്നും പത്രോസിൽ നിന്നും, കൂശിൽ നിന്നും, ഏലാമിൽ നിന്നും, ശിനാരിൽ നിന്നും, ഹമാത്തിൽ നിന്നും, സമുദ്രത്തിലെ ദ്വീപുകളിൽ നിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈനീട്ടും.” (യെശ, 11:11). ഇതിനെ രണ്ടാം വീണ്ടെടുപ്പു എന്നു വിളിക്കുന്നു. യെഹൂദന്മാരെ ഒരിക്കൽ മാത്രമേ യഥാസ്ഥാനപ്പെടുത്തിയുളളു . അതു ബാബേൽ പ്രവാസത്തിൽ നിന്നായിരുന്നു. മിസ്രയീമീൽ നിന്നുള്ള മോചനം യഥാസ്ഥാപനം ആയിരുന്നില്ല. കാരണം പലസ്തീൻ കീഴടക്കുന്നതുവരെയും പലസ്തീൻ അവരുടെ അവകാശമായിരുന്നില്ല. ക്രിസ്തുവിന്റെ രണ്ടാം വരവിൽ ജാതികളുടെ കാലം തികഞ്ഞശേഷം (ലൂക്കൊ, 21:24) ഇന്നത്തെ ലോകവ്യാപകമായ ചിതറലിൽ നിന്നുമായിരിക്കും യെഹൂദന്മാരുടെ രണ്ടാമത്തെയും ഒടുവിലത്തെയും യഥാസ്ഥാപനം. യിസ്രായേല്യരുടെ ജാതീയമായ മാനസാന്തരത്തിനു മുമ്പു (സെഖ, 12:10) മഹാപീഡന കാലത്തെ ന്യായവിധിയെയും ശിക്ഷണത്തെയും തുടർന്നുള്ള (മത്താ, 24:21-31; യിരെ, 30:4-7; ദാനീ, 12:1) അവിശ്വാസത്തിൽ നിന്നുള്ള വീണ്ടെടുപ്പു ആയിരിക്കും അത്. (യെഹെ, 36:24-27). അതൊരു ദേശീയ യഥാസ്ഥാപനം ആണ്. (യെഹെ, 37:1-22; റോമ, 11:25). തുടർന്നു ഭൂമിയിൽ മശീഹയുടെ ഭരണമാണ്. ഈ സഹസ്രാബ്ദത്തിൽ ജാതികളുടെ തലയായി, പുരോഹിത വംശമായി യെഹൂദന്മാർ ശോഭിക്കും. Post navigation Previous Postപ്രവാചികNext Postപ്രാർത്ഥന Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ {{#message}}{{{message}}}{{/message}}{{^message}}Your submission failed. The server responded with {{status_text}} (code {{status_code}}). Please contact the developer of this form processor to improve this message. Learn More{{/message}} {{#message}}{{{message}}}{{/message}}{{^message}}It appears your submission was successful. Even though the server responded OK, it is possible the submission was not processed. Please contact the developer of this form processor to improve this message. Learn More{{/message}}
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്- നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന് അവരില്‍ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിന്‍-ട്രി എന്ന സ്ഥലത്ത് വച്ച് ആണ്ട്ര്യു (ആണ്ട്ര്യു ഡുങ്ങ്) എന്ന പേരില്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. ചൈനീസ്‌, ഇറ്റാലിയാന്‍ ഭാഷകള്‍ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തില്‍ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാര്‍ച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചു. തുടര്‍ന്നു കെ-ഡാം എന്ന സ്ഥലത്തെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു. ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടര്‍ന്ന്‍ കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിത മാതൃക കണ്ട് ധാരാളം പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു. 1835-ല്‍ വിയറ്റ്നാമിലെ നീറോ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മിന്‍-മാങ്ങ് ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ വിശുദ്ധനും തടവിലാക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്ന സഭയുടെ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടു അദ്ദേഹത്തിന്‍റെ മോചനം വിലക്ക് വാങ്ങി. ഇനിയും നേരിടേണ്ടി വരാവുന്ന മര്‍ദ്ദനങ്ങള്‍ ഒഴിവാക്കുവാനായി അദ്ദേഹം തന്റെ പേര് ലാക്ക് (ആണ്ട്ര്യു ലാക്ക്) എന്നാക്കി മാറ്റി വേറെ ഉപാദ്ധ്യക്ഷന്റെ അടുക്കലേക്ക് പോയി തന്റെ ക്രിസ്തീയ ദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു. പീറ്റര്‍ തി എന്ന മറ്റൊരു വിയറ്റ്നാം കാരനായ വൈദികന് കുമ്പസാരിക്കുവാന്‍ പോകുന്നതിനായി വിശുദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ ഒരുമിച്ചു വീണ്ടും പിടികൂടി തടവിലാക്കി. മോചനദ്രവ്യം നല്‍കിയത് മൂലം ഒരിക്കല്‍ കൂടി വിശുദ്ധനും, പീറ്റര്‍-തി ക്കും സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ ഈ സ്വാത്രന്ത്ര്യം വളരെ കുറച്ച് കാലം മാത്രമേ നീണ്ടു നിന്നുള്ളൂ, അവരെ വീണ്ടും പിടികൂടുകയും ഹാനോവില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം 1839 ഡിസംബര്‍ 21ന് ഇവരെ ശിരശ്ചേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു. ലെ മാന്‍സിലെ വിശുദ്ധ റൊമാനൂസ്‌ 385-ല്‍ ഫ്രാന്‍സിലെ ബ്ലായേയില്‍ വച്ച് മരിച്ച വിശുദ്ധ റോമാനൂസ് സ്വയംഒതുങ്ങികൂടിയ പ്രകൃതക്കാരനായിരുന്നു. തന്റെ അമ്മാവനായ ജൂലിയന്‍ ആദേഹത്തെ ആല്‍പ്സ്‌ പര്‍വ്വതത്തിനിപ്പുറത്തേക്ക് വിളിക്കുന്നത് വരെ അദ്ദേഹം തന്റെ ജന്മദേശമായ ഇറ്റലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. പാപ്പായായ ക്ലമന്റ് മെത്രാനായ ജൂലിയനെ ഗൌളിലുള്ള ലെ-മാന്‍സിലേക്കയച്ചപ്പോള്‍ കൂടെപോകാതിരിക്കുവാന്‍ റോമാനൂസിനു കഴിഞ്ഞില്ല. വിശ്വസിക്കാനാവാത്ത അത്ഭുത പ്രവര്‍ത്തനങ്ങളും, മരിച്ചവരെ തിരിച്ച് കൊണ്ടുവന്നതുള്‍പ്പെടെയുള്ള രോഗശാന്തിയും മൂലം പുതിയ സുവിശേഷകന്റെയും കൂട്ടുകാരുടെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോഴും വിശുദ്ധ റോമാനൂസ് അത് വിളിച്ചു പറയുകയോ പ്രകടമാക്കുകയോ ചെയ്തില്ല. പകരം നിശബ്ദതയില്‍ സന്തോഷം അനുഭവിക്കുകയായിരുന്നു ചെയ്തത്. ഇതിനോടകം തന്നെ വിശുദ്ധ ജൂലിയന്‍ എന്നറിയപ്പെട്ട് തുടങ്ങിയിരുന്ന റോമാനൂസിന്റെ അമ്മാവന്‍ ലെ-മാന്‍സിലെ മെത്രാനായി അഭിഷിക്തനായി. അദ്ദേഹം വിശുദ്ധ റോമാനൂസിനെ അവിടത്തെ ഒരു പുരോഹിതനായി നിയമിച്ചു. അതിനു ശേഷം വിശുദ്ധന്‍ കുറെ തീര്‍ത്ഥാടകര്‍ക്കൊപ്പം ഗിറോണ്ടെ നദീമുഖ പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി അയക്കപ്പെട്ടു. വിശുദ്ധ റൊമാനൂസാകട്ടെ വലിയ വാഗ്ചാതുര്യം ഉള്ളവനോ, ഒരു വാഗ്മിയോ, ഒരു സംഘാടകനോ പോലും ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആവേണ്ട ആവശ്യവും ഇല്ലായിരുന്നു, കാരണം അദ്ദേഹം ജീവന്‍ നല്‍കുവാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നവര്‍ അദ്ദേഹത്തില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുവാന്‍ തയാറായി. വളരെ ശാന്തവും നിശബ്ദവുമായി അദ്ദേഹം മാമ്മോദീസാ വെള്ളത്താല്‍ വളരെയേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാലാകാലങ്ങളില്‍ അദ്ദേഹം അദ്ദേഹം പിശാചു ബാധിതരെ സുഖപ്പെടുത്തുകയും, രോഗശാന്തി നല്‍കുകയും ചെയ്തു. തന്റെ അമ്മാവനായ ജൂലിയന്റെ മരണത്തോടെ റൊമാനൂസ് ലെ-മാന്‍സിലേക്ക് തിരികെ വന്നു. അവിടെ താന്‍ തന്റെ പിതാവിനേക്കാളും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തന്റെ അമ്മാവന്റെ ശവകുടീരത്തിനരികെ കഴിയുക മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വിശുദ്ധ ജൂലിയനെ പിന്തുടര്‍ന്ന്‍ വിശുദ്ധ തൂരിബ് മെത്രാനാവുകയും അദ്ദേഹം റൊമാനൂസിനെ വിശുദ്ധന്റെ ജൂലിയന്റെ ശവകുടീരം പരിപാലിക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പരിശുദ്ധ അപ്പോസ്തോലന്‍മാരുടെ പള്ളിയിലായിരുന്നു വിശുദ്ധ ജൂലിയന്റെ ശവകുടീരം. വളരെ വിശ്വസ്തതയോട് കൂടി റൊമാനൂസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. വിശുദ്ധ തൂരിബ് മരിക്കുകയും അദ്ദേഹത്തെ വിശുദ്ധ ജൂലിയന്റെ കല്ലറക്കരുകിലായി അടക്കം ചെയ്യുകയും ചെയ്തു. റൊമാനൂസ് ഇവ പരിപാലിക്കുകയും ആരാധനക്കായി ജനങ്ങളെ നയിക്കുകയും ചെയ്തു. ഈ വിശുദ്ധര്‍ക്കരികിലായി തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നതിനും മറ്റുമായി കാലക്രമേണ ഒരു ദേവാലയാങ്കണം അവിടെ വികസിച്ചു വന്നു. ചെറു ചെറു ക്രിസ്തീയ സമൂഹങ്ങള്‍ നിലവില വരികയും തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരുടെ സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കുറച്ച് പുരോഹിതരും അവിടെ പാര്‍ത്തു. ഇവരെല്ലാവരും ഉള്‍പ്പെടുന്ന "ഗ്രേവ്‌ ഡിഗ്ഗേഴ്സ്" എന്ന് പേരായ ഒരു ചെറിയ സഭ അവിടെ നിലവില്‍ വന്നു. വിശുദ്ധ റൊമാനൂസും ഇതിലെ അംഗമായിരുന്നു. മെത്രാന്‍മാര്‍ ആയിരുന്ന വിശുദ്ധ ജൂലിയന്റെയും, വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരികിലായി അടക്കം ചെയ്യുവാന്‍ കൊണ്ടു വന്നിരുന്ന ലെ-മാന്‍സിലെ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ വിശുദ്ധ റൊമാനൂസും കൂട്ടരും സ്വീകരിക്കുകയും അതുവഴി ശരീരത്താലും ആത്മാവിനാലും എന്ന മാമ്മോദീസ ഉടമ്പടി തുടരുകയും ചെയ്തു. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധ റൊമാനൂസ് ഒരിക്കല്‍ കൂടി റോം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉദിച്ചു. പഴയ സഹ പുരോഹിതനും അപ്പോഴത്തെ മെത്രാനുമായ പാവാസ് തിരികെ വരണം എന്ന ഉറപ്പിന്മേല്‍ റോം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ അനുവദിച്ചു. വിശുദ്ധ റൊമാനൂസ് താന്‍ കൊടുത്ത വാക്ക് പാലിച്ചുകൊണ്ടു തന്റെ മരണസമയമായപ്പോള്‍ തിരികെ വന്നു. ഒട്ടും ഭയംകൂടാതെ തന്നെ അദ്ദേഹം തന്റെ മരണത്തെ സ്വീകരിച്ചു. ഏതാണ്ട് 385-ല്‍ പാവേസിന്റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍മാരായ മറ്റ് ഗ്രേവ്‌ ഡിഗ്ഗെഴ്സ് ചുറ്റും കൂടി നില്‍ക്കെ വിശുദ്ധ റൊമാനൂസിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ദേവാലയത്തില്‍ വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരുകിലായി വിശുദ്ധ റൊമാനൂസിനേയും അടക്കം ചെയ്തു. 117-ഓളം രക്തസാക്ഷികള്‍ ഇന്ന്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. വ്യത്യസ്ഥ കാലങ്ങളിലാണ് ഇവര്‍ മരിച്ചതെങ്കിലും, 1988 ജൂണ്‍ 19ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇവരെയെല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ കൂട്ടത്തില്‍ 96 വിയറ്റ്നാം കാരും, 11 സ്പെയിന്‍ കാരും, 10 ഫ്രഞ്ച് കാരും ആണ് ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ മെത്രാന്മാരും, 50 പുരോഹിതരും, 59 അല്മായരായ കത്തോലിക്കരും ആയിരുന്നു. പുരോഹിതരില്‍ 11 ഡോമിനിക്കന്‍ സഭക്കാരും, 10 പേര്‍ പാരീസ് മിഷന്‍ സൊസൈറ്റിയില്‍പ്പെട്ടവരും ബാക്കിയുള്ളവരില്‍ ഒരു സെമിനാരി പഠിതാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടവക വികാരികള്‍ ആയിരുന്നു. വിശുദ്ധരാക്കുന്ന ചടങ്ങിനിടെ ചില രക്തസാക്ഷികളുടെ പേരുകള്‍ പ്രത്യകം പരാമര്‍ശിക്കുകയുണ്ടായി: ആണ്ട്ര്യു ഡുങ്ങ്-ലാക്ക് എന്ന ഒരു ഇടവക വികാരി, തോമസ്‌ ട്രാന്‍-വാന്‍-തിയന്‍ എന്ന് പേരായ ഒരു സെമിനാരിയന്‍, ഇമ്മാനുവല്‍ ലെ-വാന്‍-പുങ്ങ് എന്ന ഒരു കുടുംബ പിതാവ് കൂടാതെ ജെറോം ഹെര്‍മോസില്ല, വലന്റൈന്‍ ബെറിയോ-ഒച്ചോവാ, ജോണ്‍ തിയോഫനെ വെനാര്‍ഡ് എന്നീ ഡൊമിനിക്കന്‍ സന്യാസ സഭാംഗങ്ങളും ആണിവര്‍. Daily Saints Get link Facebook Twitter Pinterest Email Other Apps Comments Post a Comment Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Live Holy Mass( 6.45 Am, 10.00 Am ), Daily Adoration ( 3.00 Pm ) and Devotional Talks. Daily Holy Mass Daily Rosary Daily English Holy Mass Daily English Rosary Popular Posts Prayer to Infant Jesus I Day 1 #shorts Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Live Holy Mass(6.45 Am, 6.00 Pm ) and Devotional Talks. #infantjesus #divinemercydailynews #DivineMercy നിത്യ പിതാവേ, അങ്ങേ ഏക കുമാരൻ്റെ മനുഷ്യാവതാര രഹസ്യം ഞങ്ങളുടെയും ലോക മാസകലമുള്ള സകല മനുഷ്യരുടെയും രക്ഷയ്ക്കും അങ്ങേ മഹത്വത്തിനും പുകഴ്ചയ്ക്കുമായി അങ്ങേയ്ക്കു ഞങ്ങൾ കാഴ്ചവെയ്ക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലേപോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ 24 Hours Live കരുണ കൊന്ത Watch : https://youtu.be/U5iZJz68K8g കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം For Support: If you have any question please take your time to contact us via mail, and we will respond within 24h Our Email: divinemercydailynews@gmail.com Website: www.divinemercydailynews.com Divine Mercy Daily News Potta P. O, Chalakudy, Thrissur Pin: 680722 © 2020 Divine Mercy Daily News. The copyright of this video is owned by Divine Mercy Daily News. Dow നവംബര്‍ 27 : റെയിസിലെ വിശുദ്ധ മാക്സിമസ് വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. നല്ല സ്വഭാവവും, തിളക്കമുള്ള മാതൃകയുമായിരുന്ന മാക്സിമസിന്റെ കീഴില്‍ അവിടത്തെ സന്യാസിമാര്‍ ആശ്രമനിയമങ്ങളൊന്നും നോക്കാതെ അദ്ദേഹത്തെ വളരെ സന്തോഷപൂര്‍വ്വം അനുസരിച്ച് വന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൈവീക വരദാനം മൂലം വളരെയേറെ കീര്‍ത്തിക്ക് കാരണമാകുകയും അദ്ദേഹത്തിന്റെ ദിവ്യത്വത്തിനു ഇത് വളരെയേറെ സഹായകമാവുകയും ചെ Sacred Heart of Jesus Novena | ഈശോയുടെ തിരുഹൃദയ വണക്കമാസം June 17 ജപം സ്വര്‍ഗ്ഗവാസികളുടെ സൗഭാഗ്യവും സന്തോഷവുമായിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! ഞാന്‍ ഇന്നുവരെയും യഥാര്‍ത്ഥ സൗഭാഗ്യം ഏതെന്നറിയാതെ ലൗകിക വസ്തുക്കളില്‍ എന്‍റെ സ്നേഹം അര്‍പ്പിച്ചു പോയി എന്നത് വാസ്തവമാണ്. എന്നാലിപ്പോള്‍ എന്‍റെ ഭാഗ്യം എവിടെയാണെന്നറിയുന്നു. സകല ഭാഗ്യങ്ങളും അടങ്ങിയിരിക്കുന്ന ഭണ്ഡാരവും എന്‍റെ ബുദ്ധിയുടെ പ്രകാശവും ഹൃദയത്തിന്‍റെ സന്തോഷവുമായ മിശിഹായേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ആത്മശരീരശക്തികള്‍ ഒക്കെയോടുംകൂടി സ്നേഹിക്കുന്നു. വാത്സല്യനിധിയായ ഈശോയെ! അങ്ങുമാത്രം എന്‍റെ സമ്പത്തും സകല ഭാഗ്യവുമായിരിക്കുന്നു. എന്‍റെ ശിഷ്ടജീവിതം അങ്ങയെ സ്നേഹിപ്പാനും സേവിപ്പാനും അനുഗ്രഹം നല്കിയരുളണമേ. പ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
ഡിസ്‌നിയ്‌ക്ക് മിക്കിമൗസിനെ നഷ്ടപ്പെടുമോ ? പകർപ്പവകാശം ഉടൻ അവസാനിക്കും ; ആശങ്കയോടെ ആരാധകർ-Disney could soon lose copyright to Mickey Mouse 20ാം നൂറ്റാണ്ടിലെ കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രമാണ് മിക്കിമൗസ്.ദ വാൾട്ട് ഡിസ്‌നി കമ്പനിയുടെ ഐക്കൺ കഥാപാത്രമായാണ് മിക്കി മൗസ് അറിയപ്പെടുന്നത്. ഡിസ്‌നിയെന്നാൽ മിക്കി മൗസ്. മിക്കി മൗസ് ... മാപ്പ് അപേക്ഷിക്കുന്നു; ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി മടങ്ങി വരണം; നടൻ ജോണി ഡെപ്പിനോട് മാപ്പ് പറഞ്ഞ് ഡിസ്നി നടൻ ജോണി ഡെപ്പിനോട് മാപ്പ് പറഞ്ഞ് പ്രമുഖ സിനിമാ സ്റ്റുഡിയോയായ ഡിസ്നി. മുൻ ഭാര്യയും ബോളിവുഡ് നടിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ നടൻ ജോണി ഡെപ്പ് വിജയിച്ചതോടെയാണ് ... റഷ്യയ്‌ക്ക് മേൽ ഉപരോധ പെരുമഴ; ഡിസ്‌നി സിനിമകൾ റഷ്യയിൽ പ്രദർശിപ്പിക്കില്ല; തകർന്നടിഞ്ഞ് റൂബിൾ കീവ്: അധിനിവേശം ആറാം ദിനം കടന്നപ്പോൾ, യുക്രെയ്‌ന് മേലെയുള്ള റഷ്യയുടെ ആക്രമണം തുടരുകയാണ്. അതിനാൽ തന്നെ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് വിവിധ മേഖലകൾ. ഇതോടെ ...
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്[1] ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ഇന്ത്യയിൽതിരുത്തുക ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്. അവലംബംതിരുത്തുക ↑ http://www.headsup.org.uk/content/default.asp?page=s41_5 "https://ml.wikipedia.org/w/index.php?title=നിയമനിർമ്മാണസഭ&oldid=2522472" എന്ന താളിൽനിന്ന് ശേഖരിച്ചത്
വലിയ വീട്ടിലെ മുതലാളി മാത്തച്ചായാൻ എന്ന് വിളിക്കുന്ന മാത്യൂസ്. അടുപ്പം ഉള്ളവർ മാത്താ എന്നും വിളിക്കും. ഭാര്യ ആലീസ്. കൊച്ചമ്മയെന്നു പണിക്കാരും അലീസ്‌ കൊച്ചേയെന്നു അമ്മച്ചിമാരും വിളിക്കും. മാത്തന് പ്രായം 55. ആജാനബാഹു. ഒത്ത ഉയരം. ഒത്ത വണ്ണം. എസ്റ്റേറ്റും മറ്റു കൃഷികളും ഉണ്ട്. ആലീസ് 45 വയസ്. നല്ല ചരക്കു. പഠിത്തം കഴിഞ്ഞപ്പോഴേ കെട്ടിച്ചു വിട്ടു. അധികം വണ്ണമില്ല. ഒതുങ്ങിയ പ്രകൃതം. നല്ല അടക്കവും ഒതുക്കവും. വലിയ കഴപ്പ് ഒന്നുമില്ല. മാത്തന് ഈ പ്രായത്തിലും നല്ല മൂത്ത കഴപ്പാണ്. എസ്റ്റേറ്റിൽ പണിക്കാരി പെണ്ണുങ്ങളെ മാത്തൻ നല്ല ഊക്കു ഊക്കുന്നുണ്ടെന്നു ആലീസിനു അറിയാം. എന്നാലും ആലീസ് മിണ്ടില്ല. ആലീസിനോടും പിള്ളേരോടും നല്ല സ്നേഹമാണ്. അത് പറഞ്ഞപ്പോൾ പിള്ളേരുടെ കാര്യം മറന്നു പോയി. ആൽബിയും അന്നയും. ആൽബി എൻജിനീയറിങ് പഠിക്കുന്നു. ബാന്ഗ്ലൂർ. അന്ന 18 വയസ്സ്, പ്ലസ് ടു കഴിഞ്ഞു. രണ്ടു പേരും ആലീസിനെ പോലെ നല്ല മിടുക്കർ. അന്ന നല്ല സുന്ദരി. തലയും മുലയുമുള്ള നല്ല ആറ്റൻ ചരക്കു. ആൽബിയും നല്ല മിടുക്കൻ. വീട്ടിലെ പ്രായമുള്ള വേലക്കാരി ജാനുവമ്മ വയ്യെന്നും പറഞ്ഞു പോയപ്പോൾ പിന്നെ വന്നത് ജാനുവമ്മയുടെ ബന്ധത്തിൽപ്പെട്ട അമ്മിണി ആയിരുന്നു. കറുത്ത വണ്ണമുള്ള ഒരു ഉരുപ്പടി ആയിരുന്നു അമ്മിണി. കണ്ണിൽ കാമം കത്തി നിൽക്കുന്ന പോലെയുള്ള നോട്ടം. മുലകൾ മാറിൽ തെറിച്ചു നിൽക്കുന്നു. അതിനു സമം പോലെ തുളുമ്പുന്ന കുണ്ടിയും. അങ്ങനെ ആകെക്കൂടി ഒരു ഒരു ഊക്കൻ സാധനം. വന്ന അന്നു തന്നെ അവളെ കണ്ടു മാത്തൻ്റെ കുണ്ണ മുണ്ടിൽ കിടന്നു വിറച്ചു. അത് മനസിലായ പോലെ അമ്മിണി ചുണ്ടു കടിച്ചു. അമ്മിണി അല്പം പിശകാന്നു ആലീസിനു തോന്നി. കാര്യം കൊച്ചമ്മ എന്നൊക്കെ പറഞ്ഞു സുഖിപ്പിക്കുമെങ്കിലും അതൊക്കെ കണ്ണിൽ പൊടിയിടാൻ ആണെന്ന് ആലീസിനു തോന്നി. വന്നു ഒരു മാസം കഴിയും മുമ്പ് അവൾ രണ്ടു പ്രാവശ്യത്തെ ശമ്പളം വാങ്ങി. മാത്തച്ചായനോട് ചോദിച്ചപ്പോൾ അവളുടെ അമ്മക്ക് അസുഖം ആണ് എന്നും പറഞ്ഞു വാങ്ങിയതാ എന്ന് പറഞ്ഞു. അമ്മിണി മാത്തച്ചായൻ്റെ അടുത്ത് ചിലപ്പോൾ അമിത അടുപ്പം കാണിക്കുന്നുണ്ടോന്നു ആലീസിനു തോന്നി. താൻ പള്ളിയിലും ധ്യാനത്തിനും ഒക്കെ പോകുമ്പോൾ എന്തേലും നടക്കുന്നുണ്ടോ ആവോ? ആലീസ് ചിന്തിച്ചു. ആലീസ് പള്ളിയും ധ്യാനവും ഒക്കെ ആയിട്ട് പള്ളിയോടു കുറച്ചു അടുത്ത് നിൽക്കുന്ന ആളാണ്. ധ്യാനത്തിന് പോകുമ്പോഴോ താൻ ഇറങ്ങിയതിനു ശേഷമോ മാത്തച്ചായനും അമ്മിണിയുമായി എന്തേലും പരിപാടികൾ ഉണ്ടോന്നു ആലീസിനു സംശയം ആയി. എന്നാലും കറുത്ത് തടിച്ച അമ്മിണിയെ എങ്ങനെയാ മാത്തച്ചായൻ പണിയുന്നത് എന്നും ആലീസോർത്തു. ഇപ്പോഴും ഇത്രയും സുന്ദരിയായ താനുള്ളപ്പോൾ? എങ്കിലും അമ്മിണിയുടെ കൊഞ്ചലും കുഴലും കണ്ടപ്പോൾ ആലീസിനു സംശയം ഉണ്ടായി. ഉറക്കക്കുറവുള്ള ആലീസ് സ്ലീപ്പിങ് പിൽസ് ഇടയ്ക്കു കഴിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം സ്ലീപ്പിങ് പിൽസ്ക കഴിക്കാതെ കിടന്നിട്ടു അവരെ ഒന്ന് വാച്ച് ചെയ്താലോന്ന് ആലീസ് വിചാരിച്ചു. അങ്ങനെ മാത്തൻ വീട്ടിലുള്ളപ്പോൾ ആലീസ് സ്ലീപ്പിങ് പിൽസ് കഴിച്ചിട്ട് നേരത്തെ കിടക്കുവാ എന്നും പറഞ്ഞു കിടന്നു. സാധാരണ അങ്ങനെ ഇടയ്ക്കു ചെയ്യാറുള്ളതാണ്. പക്ഷേ ആലീസ് അന്ന് സ്ലീപ്പിങ് പിൽസ് കഴിച്ചില്ല. ആലീസ് കിടക്കാൻ പോകുമ്പോൾ മാത്തൻ ലിവിങ് റൂമിലിരുന്ന് ടീവി കാണുവായിരുന്നു. മാത്തനോട് പറഞ്ഞിട്ടാണ് ആലീസ് കിടക്കാൻ പോയത്. മുകളിലാണ് അവരുടെ റൂം. കുറെ നേരം ഓരോന്നും ഓർത്തു കണ്ണടച്ച് ആലീസ് കിടന്നു. ഇടയ്ക്കു മാത്തൻ വന്നു നോക്കിയാലോ? ആലീസോർത്തു. കുറച്ചു നേരം കൂടെ കഴിഞ്ഞു ടീവിയുടെ സൗണ്ട് നിന്നു. ആലീസ് അല്പം കൂടെ കാത്തിട്ടു റൂമിൻ്റെ പുറത്തിറങ്ങി. താഴെ നിന്നു എന്തേലും സ്വരം കേൾക്കുന്നുണ്ടോന്നു ചെവിയോർത്തു. താഴെ ഒരു റൂമിൽ മാത്തൻ ചിലപ്പോൾ കിടക്കാറുണ്ട്. ആലീസ് പതിയെ പടികൾ ഇറങ്ങി വന്നു. സാധാരണ ടീവി ഓഫ് ചെയ്‌താൽ ആ മുറിയിൽ കേറി അല്പം വെള്ളമടിച്ചിട്ടേ മാത്തൻ കിടക്കൂ. പിന്നെ കുറച്ചു ഫോൺ വിളികളും. ഇന്ന് ഒന്നുമില്ല. അപ്പോൾ മാത്തൻ ആ മുറിയിൽ ഇല്ലെന്നു ആലീസിനു മനസിലായി. ലിവിങ് റൂമിൽ അൽപനേരം നിന്നപ്പോൾ സീറോ വാട്ട് ബൾബിൻ്റെ വെട്ടത്തിൽ നല്ലപോലെ റൂം കാണാറായി. ആലീസ് അമ്മിണിയുടെ റൂമിനെ ലക്ഷ്യമാക്കി നടന്നു. അടുക്കളയുടെ തൊട്ടടുത്താണ് അവളുടെ മുറി. അപ്പോൾ അടുക്കളയിൽ നിന്നും എന്തോ സ്വരം കേട്ടു. അടുക്കള വാതിൽ അല്പം തുറന്നു കിടപ്പുണ്ട്. അകത്തെ വെളിച്ചം ആലീസിനു കാണാം. തുണിയില്ലാതെ നിൽക്കുന്ന മാത്തൻ്റെ കരിംകുണ്ണ അമ്മിണി വായിലാക്കി ചപ്പുന്നതാണ് ആലീസ് കണ്ടത്. “ഈ കുണ്ണ എങ്ങനെയാടാ ആ പൂറി ഊമ്പുന്നതു?”, അമ്മിണി ചോദിച്ചപ്പോൾ ആലീസ് ഞെട്ടിപ്പോയി. മാത്തനെ എടാന്നും തന്നെ പൂറീന്നും അമ്മിണി വിളിക്കുന്നു. മാത്തൻ അതും കേട്ടു നിൽക്കുന്നു. “നീ എന്നാ മൂഞ്ചിക്കൊണ്ടു നിൽക്കുവാടാ?”, അമ്മിണി ചോദിച്ചു. “അത് അവൾ ഊമ്പുകേലാ. അവൾക്കു അറപ്പാ”, മാത്തൻ പറഞ്ഞു. “അത് പറ. അപ്പോൾ പിന്നെ വേലക്കാരികൾ കുണ്ണയിൽ കേറി നിരങ്ങും. ഞാൻ നിന്നിട്ടുള്ള മിക്കവാറും വീടുകളിലും ഇത് തന്നെ ആയിരുന്നു സ്ഥിതി”. “നെയ് മുറ്റിയ കൊച്ചമ്മ പൂറികൾ ക്ലബ്ബ്, പള്ളി എന്നൊക്കെ പറഞ്ഞു നടക്കും. പിന്നെ മുതലാളിയുടെ കുണ്ണ മൂഞ്ചാനും കഴപ്പ് തീർക്കാനും ഞങ്ങൾ വേലക്കാരികളെ ഉള്ളൂ”, അമ്മിണി പറഞ്ഞു നിർത്തി. “നീ അവളുടെ കൂതിയിൽ അടിച്ചിട്ടുണ്ടോടാ പൂറാ?” അമ്മിണി ചോദിച്ചു. “ഇല്ല. അവൾക്കു ഇഷ്ട്ടമല്ല”, മാത്തൻ പറഞ്ഞു. “അത് ശരി. അപ്പോൾ ആ പൂറി എന്നാ ഉണ്ടാക്കുവാ ഇവിടെ?”, അമ്മിണി ചോദിച്ചു. ചോദിച്ചിട്ടു അമ്മിണി വീണ്ടും മാത്തൻ്റെ കരിം കുണ്ണ വായിലാക്കി ഊമ്പിത്തുടങ്ങി. ഗ്ലപ്പ്..ഗ്ലപ്പ്..ഗ്ലപ്പ്..അവളുടെ വായിൽ കിടന്നു മാത്തൻ്റെ കുണ്ണ വരാലിനെ പോലെ തെന്നിക്കളിച്ചു. കുറച്ചൂടെ ഊമ്പിയിട്ടു അമ്മിണി മാത്തൻ്റെ മുഴുത്ത ഉണ്ടകൾ വായിലാക്കി ചപ്പിയപ്പോൾ മാത്തൻ മുരണ്ടു. “ആ..അഹ്..ഉം..ഉം..ഉം”, അമ്മിണി മാത്തൻ്റെ സഞ്ചികൾ പിടിച്ചു ഇടയ്ക്കിടെ ഉടച്ചു കൊണ്ട് ഊമ്പിയപ്പോൾ മാത്തൻ നിന്ന് പിടഞ്ഞു. മാത്തൻ അമ്മിണിയുടെ തലയിൽ പിടിച്ചു അരയിലേക്കു അടുപ്പിച്ചു. അമ്മിണി വീണ്ടും മാത്തൻ്റെ കരിം കുണ്ണ വായിലാക്കി വിഴുങ്ങി. മാത്തൻ അമ്മിണിയുടെ തലയിൽ പിടിച്ചു കൊണ്ട് അവളുടെ വായിലേക്ക് കുണ്ണ അടിച്ചു കൊടുത്തു കൊണ്ടിരുന്നു. അത് കണ്ടു മാത്തൻ്റെ കുണ്ണ അവളുടെ തൊണ്ട വരെ ചെല്ലുന്നുണ്ടെന്നു ആലീസിനു തോന്നി. അല്പം കഴിഞ്ഞു മാത്തൻ അമ്മിണിയുടെ തലയിൽ നിന്നും പിടി വിട്ടപ്പോൾ വായിൽ നിന്നും ഒലിച്ചിറങ്ങുന്ന തുപ്പലുമായി അമ്മിണി എഴുന്നേറ്റു. അമ്മിണി മാത്തൻ്റെ വായിലേക്ക് ചുണ്ടുകൾ തള്ളിക്കേറ്റി ആ തുപ്പൽ ചാടിച്ചു കൊടുത്തപ്പോൾ മാത്തൻ അത് ആർത്തിയോടെ വലിച്ചു കുടിച്ചു. അമ്മിണി മാത്തൻ്റെ ചുണ്ടുകൾ ചപ്പിയിട്ടു തുപ്പൽ വീണ്ടും ചാടിച്ചു കൊടുത്തു. മാത്തൻ അത് അമൃത് പോലെ രുചിച്ചു കുടിക്കുന്നത് കണ്ടു ആലീസിനു അറപ്പു തോന്നി. അമ്മിണി വേഗം തുണികൾ മുഴുവൻ പറിച്ചു കളഞ്ഞു പൂർണ്ണനഗ്ന ആയി നിന്നപ്പോൾ അവളുടെ മുലയും കുണ്ടിയും കണ്ടു ആലീസ് അന്തം വിട്ടു. മുല ഞെട്ട് വിരൽ വണ്ണത്തിൽ തെറിച്ചു നിൽക്കുന്നു. കനത്ത തുടകൾ. പൂർ കാണത്തില്ല.മുഴുത്ത പുക്കിൾ. തള്ളി നിൽക്കുന്ന കുണ്ടിയിൽ അടിക്കണമെങ്കിൽ ഒത്ത കുണ്ണ തന്നെ വേണം. ആലീസ് മൊത്തത്തിൽ അമ്മിണിയെ വിലയിരുത്തി. “കുടിക്കടാ”, അമ്മിണി മാത്തൻ്റെ തല പിടിച്ചു മുലയിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു. മാത്തൻ അമ്മിണിയുടെ കറുത്ത മുലകൾ ചപ്പാൻ തുടങ്ങി. അവളുടെ മുഴുത്ത മുലഞെട്ടുകൾ മാത്തൻ കടിച്ചു വലിച്ചു. “ആ…അഹ്.കടിക്കു മയിരേ..വലിച്ചു ..ഉടക്ക് ആ ..അഹ്..ആ”, അമ്മിണി കൂകി. മാത്തൻ രണ്ടു മുലകളും മാറി മാറി ഉടച്ചു കൊണ്ട് ചപ്പിക്കൊടുത്തു മാത്തൻ്റെ വായിൽ കിടന്നു അവളുടെ മുലഞെട്ടുകൾ ഞെരിഞ്ഞമർന്നപ്പോൾ അമ്മിണി ഒരുതരം വേദനയോടെ സുഖിക്കുന്നുണ്ടെന്നു ആലീസിനു തോന്നി. “മതി മയിരേ. ഇനി പൂർ തിന്നു”, അമ്മിണി പറഞ്ഞു. അവൾ പറിച്ചു കളഞ്ഞ കൈലി എടുത്തു നിലത്തു വിരിച്ചിട്ടു കിടന്നു. കനത്ത തുടകൾ കവച്ചു വെച്ചപ്പോൾ പൂർ നിറയെ മുടിയുമായി കിടക്കുന്ന അമ്മിണിയുടെ മുഴുത്ത ചക്ക കണ്ടു ആലീസ് അന്തം വിട്ടു. ഇത്രയും മുഴുത്ത പൂർ പെണ്ണുങ്ങൾക്ക് ഉണ്ടോ? കവക്കിടയിൽ പൂർ പൊങ്ങി നിൽക്കുന്നത് കണ്ടാൽ ഒരു ചെറിയ കുന്നു കവക്കിടയിൽ പൊങ്ങി നിൽക്കുന്നത് പോലെ തോന്നും. “വാടാ മയിരേ. എന്നാ ഉലത്തുവാ?”, അമ്മിണി ചോദിച്ചപ്പോൾ മാത്തൻ അമ്മിണിയുടെ കവക്കിടയിലേക്കു കിടന്നു. അപ്പോൾ അമ്മിണി പൂർ പൊളിച്ചു പിടിച്ചു. കാക്കക്കുഞ്ഞു വാ പൊളിച്ച പോലെ അകം ചുവന്നിരിക്കുന്നു. മാത്തൻ കുറെ നേരം ആ ചക്ക നോക്കി കിടന്നു. “പൂറിമോനെ. നീ ചക്ക കണ്ടിട്ടില്ലേ?”, മാത്തൻ്റെ തല പിടിച്ചു പൂറ്റിലേക്ക് തള്ളിക്കൊണ്ട് അമ്മിണി ചോദിച്ചു. അവളുടെ ചക്കയിലേക്കു മൂക്കും കുത്തി വീണ മാത്തൻ അമ്മിണിയുടെ മയിരുകൾ വകഞ്ഞു മാറ്റി ആ ചക്ക നക്കാൻ തുടങ്ങി. “ആ.ആ”, അമ്മിണി കാറി. “എടാ മയിരേ പൂടയിൽ കടിക്കാതെടാ. ഇത് വരെ നീ പൂടയിൽ കടിക്കാതെ തിന്നാൻ പഠിച്ചില്ലേ?”, അമ്മിണി ചോദിച്ചു. അപ്പോൾ ഇവര് ഈ പണി തുടങ്ങിയിട്ട് കുറച്ചായല്ലോ?ആലീസോർത്തു. അമ്മിണി പൂർ പൊളിച്ചു വെച്ച് കുണ്ടി മുകളിലോട്ടു തള്ളിയപ്പോൾ മാത്തൻ അകത്തോട്ടു നാക്കു കയറ്റി ചക്ക നക്കി തിന്നു തുടങ്ങി. “ആ..ആ.സ്.അഹ്..അമ്മെ..ആ.തിന്നു മയിരേ..തിന്നു”, മാത്തൻ അമ്മിണിയുടെ ചക്ക മുഴുവൻ വായിലാക്കി തിന്നു. മാത്തൻ നല്ലപോലെ വാ മുഴുവൻ പൊളിച്ചിട്ടും അമ്മിണിയുടെ ചക്ക വായിൽ മുഴുവനായിട്ടും കേറിയില്ല. “ആ..ആ..സ്..ആ..അമ്മെ.. ആ…നക്ക് മയിരേ”, അമ്മിണി മാത്തൻ്റെ തലയിൽ പിടിച്ചു കൊണ്ട് അലറിക്കൊണ്ടിരുന്നു. മാത്തൻ നാക്കു കൊണ്ട് അമ്മിണിയുടെ കന്തിൽ ചുഴറ്റി വായിലാക്കി ചപ്പി വലിച്ചപ്പോൾ അമ്മിണി വീണ്ടും കൂകി. “ആ…ആ…അ ..ആ.. എനിക്ക് വയ്യ..ആ”, അമ്മിണി അരക്കെട്ടു മുകളിലോട്ടു പൊക്കിപ്പിടിച്ചു കൊണ്ട് കൂകി. അമ്മിണി വെടി പൊട്ടിച്ചെന്നു ആലീസിനു മനസിലായി. അമ്മിണി കിടപുളഞ്ഞു കൊണ്ട് മാത്തൻ്റെ തലയിൽ പിടിച്ചു പൂറ്റിലേക്ക് അമർത്തിക്കൊണ്ടു കിടന്നു കാറി. “ആ.ആ…അഹ്..കുടിക്കു മയിരേ..കുടി”, മാത്തൻ പട്ടിയെ പോലെ സ്വരം കേൾപ്പിച്ചു അമ്മിണി ചീറ്റിയ തേൻ മുഴുവൻ നക്കിക്കൊണ്ടിരുന്നു. അമ്മിണി തളർന്നു കിടന്നപ്പോഴും മാത്തൻ അവളുടെ ചക്ക നക്കി നക്കി വെടുപ്പാക്കിക്കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞു അമ്മിണി പറഞ്ഞു. “എഴുന്നേൽക്ക് മയിരേ”, മാത്തൻ മുഖം മുഴുവൻ അമ്മിണിയുടെ തേനുമായി എഴുന്നേറ്റു. “വയർ നിറഞ്ഞോടാ പൂറിമോനെ?” അമ്മിണി ചോദിച്ചു. “നിൻ്റെ കെട്ടിയോളുടെ പൂറ്റിൽ നിന്നും ഇത്രയും കിട്ടുമോടാ?” “ഇല്ല. അവൾക്കു പൂർ തിന്നുന്നത് ഇഷ്ട്ടമല്ല”, മാത്തൻ പറഞ്ഞു. “ആഹാ, ആ പുലയാടിച്ചിക്കു പിന്നെ എന്നാ ഇഷ്ട്ടം?”, അമ്മിണി ചോദിച്ചു കൊണ്ട് എഴുന്നേറ്റു. “അവൾ കിടന്നു തരും. വേണേൽ ഞാൻ അടിച്ചിട്ട് പൊക്കോണം”, മാത്തൻ പറഞ്ഞു. “അത് കൊള്ളാം. വെറുതെയല്ല നീ ചെറ്റ പൊക്കാൻ നടക്കുന്നത്”, അമ്മിണി പറഞ്ഞു. “അതേടി പൂറി. അത് കൊണ്ടാ നിന്നെ പോലുള്ള അവരാതിച്ചികളെ ഊക്കാൻ നടക്കുന്നേ. ഇവിടെ മലർന്നു കിടക്കടി”, മാത്തൻ പറഞ്ഞു. അമ്മിണി അവിടെ മലർന്നു കിടന്നപ്പോൾ മാത്തൻ അവളുടെ നെഞ്ചിൽ കേറിയിരുന്നു അവളുടെ മുലകൾക്കിടയിലൂടെ കുണ്ണ വെച്ചടിക്കാൻ തുടങ്ങി. അമ്മിണി രണ്ടു കൈകൾ കൊണ്ടും കൊഴുത്ത മുലകൾ അടുപ്പിച്ചു കൊടുത്തു കൊണ്ട് മാത്തൻ്റെ കുണ്ണക്ക് ഞെരുങ്ങി കയറാൻ സൗകര്യം ഉണ്ടാക്കി. മുലകൾക്കിടയിലൂടെ കേറിവരുന്ന കുണ്ണ അമ്മിണി വാ പൊളിച്ചു നുണയാൻ തുടങ്ങി. കേറിവരുന്ന കുണ്ണ അല്പം നുണഞ്ഞിട്ടു അമ്മിണി വാ തുറക്കും. അപ്പോൾ മാത്തൻ കുണ്ണ പുറകോട്ടു വലിക്കും. പിന്നെയും അടിച്ചു കയറ്റും. അമ്മിണി വാ പൊളിച്ചു അവനെ വിഴുങ്ങും. അല്പം കഴിഞ്ഞു മാത്തൻ അമ്മിണിയുടെ തൊണ്ട വരെ കുണ്ണ അടിച്ചു കൊടുത്തു. അല്പം കഴിഞ്ഞു മാത്തൻ അമ്മിണിയുടെ തലയ്ക്കു മുകളിൽ കുത്തിയിരുന്ന് കുണ്ണ അവളുടെ അണ്ണാക്കിലേക്കു അടിച്ചു കൊണ്ട് അമറി, “ആ…സ്…അഹ്… അഹ്…ഉം…ഉം..” ഉണ്ടകൾ വരെ അമ്മിണിയുടെ ചുണ്ടിൽ ചേർന്ന് നിൽക്കുന്ന നിലയിൽ മാത്തൻ്റെ കുണ്ണ അമ്മിണിയുടെ തൊണ്ടയിലേക്കു ഇറങ്ങിപ്പോയത് കണ്ടു ആലീസ് അന്തം വിട്ടു നിന്നു. മാത്തൻ കുണ്ണയും വെച്ച് കൊണ്ട് കുത്തിയിരുന്ന് വിറച്ചു. അല്പം കഴിഞ്ഞു അമ്മിണി മാത്തൻ്റെ കുണ്ടിയിൽ പിടിച്ചു തള്ളി. വിക്കിക്കൊണ്ടു അമ്മിണി മാത്തനെ പൂര തെറി വിളിച്ചു. “അവരാതി പൂറി മോനെ. ഞാൻ ഇപ്പോൾ ചത്തേനെ.” “നിൻ്റെ ഒടുക്കത്തെ കുണ്ണ കൊണ്ടേ നിൻ്റെ കെട്ടിയോൾ പൂറിയുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കടാ മയിരേ. അവളുടെ കൊതം പൊളിച്ചു കൊടുക്ക്. അവളുടെ നെയ്ക്കൂതി പൊളിക്കടാ മയിരേ”, അമ്മിണി പറഞ്ഞു കൊണ്ടിരുന്നു. “നിൻ്റെ വായിലെ സുഖം കൊണ്ട് ചെയ്തതാ അമ്മിണി”, മാത്തൻ പറഞ്ഞു. “എന്നാൽ നീ ഇങ്ങോട്ടു കിടക്കു മയിരേ”, അമ്മിണി എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അമ്മിണി മാത്തൻ്റെ തലയ്ക്കു മുകളിൽ കവച്ചിരുന്നു.അവളുടെ കനത്ത തുടകൾ വിരിയിച്ചു കുണ്ടിയും തള്ളി പൂർ വിടർത്തിയിരുന്നു കൊണ്ട് അമ്മിണി മാത്തൻ്റെ മുഖത്തേക്ക് താഴ്ന്നു. മാത്തൻ അമ്മിണിയുടെ കുണ്ടിക്ക് പിടിച്ചു കൊണ്ട് അമ്മിണിയുടെ കവക്കിടയാൽ തല പൂഴ്ത്തി അവളുടെ പൂർ തിന്നാൻ തുടങ്ങി. അല്പം കഴിഞ്ഞു അമ്മിണി പറഞ്ഞു. “എടാ മയിരേ, ഇനി കൂതി നക്കാൻ പ്രത്യേകം പറയണോ?”, അമ്മിണി ചോദിച്ചു. അത് കേട്ട് ആലീസ് ഞെട്ടി. കൂതി നക്കുകയോ?! അതും ഈ വൃത്തികെട്ട അമ്മിണിയുടെ കൂതി, ആലീസോർത്തു. അപ്പോൾ മാത്തൻ തല പുറകോട്ടു കൊണ്ട് പോയി കുണ്ടിപ്പാളികൾ വിടർത്തി അമ്മിണിയുടെ കൂതിയിലേക്കു നക്കി തുടങ്ങി. “ആ..സ്…ആ…അഹ്…ഉം…ആ”, അമ്മിണി മാത്തൻ്റെ നക്കലിൽ രസിച്ചു കൂകി. അമ്മിണി മാത്തൻ്റെ മുഖത്തേക്ക് പൂർ വെച്ചു ഉരച്ചു കുണ്ടിയിളക്കി. മാത്തൻ അമ്മിണിയുടെ കുണ്ടിക്കിടയിൽ മുഖം അമർന്നു ശ്വാസം മുട്ടുന്ന പോലെ പിടഞ്ഞു. അല്പം കഴിഞ്ഞു അമ്മിണി കുണ്ടിയൊന്നു പൊക്കിക്കൊടുത്തപ്പോൾ ശ്വാസം വലിച്ചു വിട്ടുകൊണ്ട് മാത്തൻ അമ്മിണിയെ തെറി വിളിച്ചു. “എടീ അവരാതിച്ചി, ഞാൻ ഇപ്പോൾ ചത്തേനെ.” “ആഹാ, എടാ അപ്പോൾ എൻ്റെ അണ്ണാക്കിൽ നിൻ്റെ ഒലക്ക കുണ്ണ അടിച്ചു കയറ്റിയതോ? നക്കു മൈരേ”, അമ്മിണി തിരിച്ചും പറഞ്ഞു. അമ്മിണി മാത്തൻ്റെ മുഖത്തോടു കൂതി വെച്ചു കൊടുത്തു. മാത്തൻ വീണ്ടും അമ്മിണിയുടെ കൂതിയിലേക്കു നക്കിട്ട് ആ കരിം കൂതി നക്കിത്തുടച്ചു. “മതി. ഇനി നിനക്ക് കുടിക്കാൻ തരാം”, അമ്മിണി പറഞ്ഞു. അമ്മിണി അല്പം പൊങ്ങിയിട്ടു കാലുകൾ കവച്ചു പിടിച്ചു കുന്തക്കാലിൽ ഇരുന്നു മൂത്രം ചീറ്റിച്ചത്‌ കണ്ടു ആലീസ് ഞെട്ടി. മാത്തൻ്റെ നെഞ്ചിലാണ് ആദ്യം മൂത്രം വീണത്. അമ്മിണി അല്പം കൂടെ അരക്കെട്ടു പുറകോട്ടു ആക്കി മൂത്രം ചീറ്റിച്ചപ്പോൾ മാത്തൻ്റെ മുഖത്തും വായിലുമായി മൂത്രം ചീറ്റി തെറിച്ചു.അമൃത് പോലെ അത് നക്കി കുടിക്കുന്ന മാത്തനോട് ആലീസിനു വെറുപ്പ് തോന്നി. “കുടിക്കു.. കുടിക്കു”, അമ്മിണി കുണ്ടി ഇളക്കി വട്ടത്തിൽ ഇളക്കി മൂത്രം ചീറ്റിച്ചു മാത്തൻ്റെ ദേഹം മുഴുവൻ മൂത്രത്തിൽ കുളിപ്പിച്ചു. ഇടയ്ക്കു മാത്തൻ്റെ കരിം കുണ്ണയിലേക്ക് ചൂട് മൂത്രം ചീറ്റിച്ചു അവനെ കുളിപ്പിച്ചു കൊണ്ട് അമ്മിണി ചിരിച്ചു. അമ്മിണിയുടെ ചൂട് മൂത്രം വീണു മാത്തൻ്റെ കരിം കുണ്ണ പ്രകാശത്തിൽ വെട്ടിത്തിളങ്ങി മാത്തൻ്റെ അരയിൽ കിടന്നു ആ കരിം കുണ്ണ ആടിക്കളിച്ചപ്പോൾ അമ്മിണി ചോദിച്ചു, “പൂറ്റിൽ കേറ്റാൻ റെഡി ആയോ?” “ആയി. നിൻ്റെ കരിമ്പൂർ പൊളിച്ചു തരാടി കൂത്തിച്ചി”, മാത്തൻ പറഞ്ഞു. “കൂത്തിച്ചി നിൻ്റെ അവൾ. നെയ്ക്കുമ്പളങ്ങാ പോലെയിരിക്കുന്ന സാധനം ആലീസ് പൂറി”, അമ്മിണി പറഞ്ഞു കൊണ്ട് മൂത്രം ഒഴിക്കൽ നിർത്തി. മാത്തൻ അവളുടെ കരിം പൂറ്റിൽ നിന്നും ഇറ്റു വീണ ബാക്കി മൂത്രം കൂടെ നക്കിക്കൊണ്ടു അവളുടെ പൂർ നക്കിത്തുടച്ചു. “നല്ല പോലെ പൊളിച്ചു മുഴുവൻ നക്ക് മയിരേ”, അമ്മിണി പറഞ്ഞു. മാത്തൻ അത് പോലെ ചെയ്തപ്പോൾ അമ്മിണിയുടെ മുഴുത്ത കന്തു കണ്ടു ആലീസ് അമ്പരന്നു. കൈവിരൽ മുഴുപ്പുള്ള കന്തു പുറത്തേക്കു ചാടിക്കിടക്കുന്നു. മുമ്പ് പൂടക്കുള്ളിൽ മറഞ്ഞു കിടന്ന കന്തു ഇപ്പോൾ തൊലിഞ്ഞു പുറത്തോട്ടു കിടക്കുവാണ്. തൻ്റെയൊക്കെ കന്തു എന്ത് ചെറുതാണ്. ആലീസ് അറിയാതെ തൻ്റെ പൂറ്റിൽ നൈറ്റിക്ക് പുറത്തു കൂടെ തടവിക്കൊണ്ട് ഓർത്തപ്പോൾ ആലീസ് ഞെട്ടി. തൻ്റെ പൂർ നനഞ്ഞിരിക്കുന്നു. മാത്തൻ്റെയും അമ്മിണിയുടെയും കളികൾ കണ്ടു തൻറെ പൂർ ഒലിച്ചിരിക്കുന്നു. “വാടാ മയിരേ. ഊക്കു”, അമ്മിണി പറഞ്ഞു. മാത്തൻ എഴുന്നേറ്റു വന്നപ്പോഴേക്കും അമ്മിണി കുണ്ടിയും തള്ളി ടേബിളിൽ പിടിച്ചു കൊണ്ട് വളഞ്ഞു നിന്നിരുന്നു. മാത്തൻ കുണ്ണ കയ്യിലെടുത്തു അവളുടെ കുണ്ടിപ്പാളികൾക്കിടയിൽ കൂടെ അമ്മിണിയുടെ പൂറ്റിലേക്ക് വെച്ചു. “ആ.സ്അ”, അമ്മിണി ഒന്ന് മുരണ്ടു. “അടിക്കു”, അമ്മിണി പറഞ്ഞപ്പോൾ മാത്തൻ കുണ്ണ ഒറ്റ തള്ളിൽ അമ്മിണിയുടെ കരിം പൂറ്റിൽ കയറ്റി. “ആ….അഹ്…ഉം…ഉം”, അമ്മിണി നിന്ന് പുളഞ്ഞു. “അടിച്ചോടാ..അടിക്കു..” അമ്മിണി നിന്ന് കുണ്ടിയാട്ടി പറഞ്ഞു. മാത്തൻ അമ്മിണിയുടെ മുഴുത്ത കുണ്ടിയിൽ പിടിച്ചു കൊണ്ട് അടി തുടങ്ങി. മാത്തൻ്റെ അരക്കെട്ടു ചെന്ന് അമ്മിണിയുടെ കുണ്ടിയിൽ അടിച്ചു സ്വരം കേട്ട് കൊണ്ടിരുന്നു. “മുലക്കു പിടിക്കാൻ പറയണോ മയിരേ?”, അമ്മിണി ചോദിച്ചപ്പോൾ മാത്തൻ അവളുടെ കൊഴുത്ത മുകൾ രണ്ടു കൈ കൊണ്ടും പിടിച്ചു ഉടക്കാൻ തുടങ്ങി. “ആ..സ്…അഹ്..അമ്മെ..ആ”, അമ്മിണി ആ സുഖത്തിൽ കൂകി. അല്പം കഴിഞ്ഞു അമ്മിണിയുടെ പൂറ്റിൽ നിന്നും പ്ലക്ക്..പ്ലക്ക്..ഗ്ലപ്പ് ..സ്വരം കേട്ടു. “ആ..അടിക്കു ..അടിച്ചു താ..പൊളിക്കടാ”, അമ്മിണി കുണ്ടി പുറകോട്ടു മാത്തൻ്റെ കുണ്ണയിലേക്ക് അടിച്ചു കൊണ്ട് കാറി. മാത്തനും അമ്മിണിയും ഊക്കൻ കളികൾ താളത്തിൽ നടത്തി. പ്ലക്കും..ഗ്ലപ്പും മാത്തൻ്റെയും അമ്മിണിയുടെയും മുരളിച്ചയും അമറിച്ചയും കൂടെ ആയപ്പോൾ അവിടെ പണ്ണൽ മേളം തന്നെ നടന്നു. മാത്തൻ്റെയും അമ്മിണിയുടെയും കളികൾ കണ്ടു വിരലിട്ടു കൊണ്ടിരുന്ന ആലീസ് ഒരു രൂപം പുറകിൽ വന്നു നിന്നതു അറിഞ്ഞില്ല. പെട്ടന്നാണ് ആരോ ആലീസിൻ്റെ വായ് കൈ കൊണ്ട് പൊത്തിപ്പിടിച്ചു കൊണ്ട് അവളോട്ചേർന്ന് നിന്നതു. ആലീസ് കുതറാൻ നോക്കിയെങ്കിലും പിടി വിടീക്കാൻ പറ്റിയില്ല. “അമ്മാ, മിണ്ടാതെ”, അവളുടെ കാതിൽ കേട്ട സ്വരം പുറം പണിക്കാരൻ മുത്തിൻ്റെ ആണെന്ന് ആലീസിനു മനസിലായി. കൂടാതെ തൻ്റെ കുണ്ടിയിൽ കുത്തിക്കൊള്ളുന്നതു അവൻ്റെ പാണ്ടിക്കുണ്ണ ആണെന്നും. അവൻ്റെ കുണ്ണയുടെ ബലവും മുഴുപ്പും ആലീസിനു കുണ്ടിയിൽ മനസിലായി. ആലീസ് അവൻ്റെ കയ്യിൽ നിന്നും പിടി വിട്ടപ്പോൾ മുത്ത് ആലീസിനെ പിടിച്ചു പുറകോട്ടു ആക്കിയിട്ടു അവളുടെ നടുവിൽ പിടിച്ചു വളച്ചു. പുറകിൽ നിന്ന് കുണ്ണ കേറ്റാൻ മുത്തുവിൻ്റെ പ്ലാൻ എന്ന് മനസിലാക്കിയ ആലീസ് അത് പോലെ വളഞ്ഞു നിന്ന് കൊടുത്തു. ആലീസിൻ്റെ കുണ്ടി രണ്ടു വശത്തേക്കും വകഞ്ഞു മാറ്റിയിട്ടു മുത്തു അവൻ്റെ മുഴുത്ത പാണ്ടിക്കുണ്ണ ആലീസിൻ്റെ വെണ്ണപ്പൂറ്റിലേക്കു അടിച്ചു കയറ്റി. “അഹ്..അഹ്..” അവൾ കാറിയപ്പോഴേക്കും മുത്തു ആലീസിൻ്റെ വാ പൊത്തിപ്പിടിച്ചു. ബാക്കി കാറിച്ച അവൻ്റെ കൈകൾക്കിടയിൽ അമർന്നു പോയി. “മിണ്ടരുത് പൂറി”, മുത്തു അവളുടെ കാതിൽ മന്ത്രിച്ചു കൊണ്ട് കുണ്ണ അടിച്ചു തുടങ്ങി. ആലീസിനു നല്ല പോലെ സുഖിച്ചു തുടങ്ങി. മുമ്പേ തന്നെ നല്ല പോലെ ഒലിച്ചു നിന്നിരുന്ന ആലീസിനു മുത്തുവിൻ്റെ കുണ്ണ നല്ല സുഖം പ്രധാനം ചെയ്തു കൊണ്ട് അവളുടെ വെണ്ണക്കുണ്ടികൾക്കിടയിൽ കൂടെ അടിച്ചു കേറിക്കൊണ്ടിരുന്നു. മുത്തു അവളുടെ കക്ഷത്തിൽ കൂടെ കയ്യിട്ടു ആലീസിൻ്റെ വെണ്ണ മുലകൾ രണ്ടു കൈ കൊണ്ടും ഞെക്കി ക്കൊണ്ടു കുണ്ണ അവളുടെ വെണ്ണപ്പൂറ്റിൽ കേറ്റിയിറക്കി. ആലീസ് ബ്രാ ഇടാതിരുന്നത് കൊണ്ട് മുത്തുവിന് ആലീസിൻ്റെ വെണ്ണ മുലകൾ ഉടക്കാൻ നല്ല സൗകര്യം ആയി. അവൻ്റെ കയ്യിൽ കിടന്നു ആലീസിൻ്റെ വെണ്ണ മുലകൾ ഞെരിഞ്ഞമർന്നു. ഇത്രയും സുഖം തനിക്കു ഇന്നുവരെ കിട്ടിയിട്ടില്ലെന്ന് ആലീസോർത്തു. ആ രീതിയിലാണ് മുത്തു അവൻ്റെ കുണ്ണ കൊണ്ട് ആലീസിൻ്റെ വെണ്ണപ്പൂർ ഉഴുതു മറിച്ചത്. അടുക്കളയിൽ മാത്തൻ്റെ കുണ്ണയിലേക്ക് അമ്മിണി അടിച്ചു കൊടുക്കുന്നത് നോക്കിക്കൊണ്ടു മുത്തുവിൻ്റെ കുണ്ണ തൻ്റെ പൂറ്റിൽ സ്വീകരിക്കുമ്പോൾ ആലീസിനു നല്ല സുഖം തോന്നി. ആലീസിൻ്റെ മുല ഞെട്ടുകൾ മുത്തു താഴോട്ടു വലിച്ചു നീട്ടിയപ്പോൾ ആലീസ് കൈ കൊണ്ട് വാ പൊത്തി കാറി. മുത്തുവിൻ്റെ അരക്കെട്ടു ആലീസിൻ്റെ കുണ്ടിയിൽ വന്നു പട് പടാന്നു അടിച്ചു കൊണ്ടിരുന്നു. ആലീസ് നിന്ന് പുളഞ്ഞപ്പോൾ അവൾ പൊട്ടിക്കുമെന്നു മുത്തുവിന് മനസിലായി. അവൻ ആവേശത്തോടെ അവളുടെ കുണ്ടിക്കിടയിലൂടെ അവൻ്റെ കുണ്ണ സ്പീഡിൽ അടിച്ചു കേറ്റിയപ്പോൾ ആലീസ് മുരണ്ടു കൊണ്ട് നിന്ന് വിറച്ചു. അവളുടെ കുണ്ടി പുറകോട്ടു അവൻ്റെ കുണ്ണയിലേക്ക് ചേർന്ന് നിന്നു. അവൾ തുടകൾ അടുപ്പിച്ചു വെച്ച് കൊണ്ട് തേൻ ചീറ്റിച്ചു പിടഞ്ഞു. അവളുടെ പിടച്ചിൽ തീർന്നപ്പോൾ മുത്തു അവളുടെ നെയ്ക്കുണ്ടിയിൽ പിടിച്ചു കൊണ്ട് സ്പീഡിൽ അഞ്ചാറു അടി അടിച്ചു കൊണ്ട് അവൻ്റെ ഉണ്ടയിലെ ചൂട് കുണ്ണപ്പാൽ ആലീസിൻ്റെ തേൻ ഒലിക്കുന്ന വെണ്ണപ്പൂറ്റിലേക്കു ചീറ്റിച്ചു കൊണ്ട് പതിയെ മുരണ്ടു. “ഉം…ഉം…ഉം..” ആലീസിൻ്റെ കുണ്ടിയിൽ പിടിച്ചു കുണ്ണയിലേക്ക് ചേർത്ത് വെച്ച് പാണ്ടി മുത്തു കൊച്ചമ്മ ആലീസിൻ്റെ വെണ്ണപ്പൂർ നിറച്ചപ്പോൾ ആലീസ് അടുക്കളയിലോട്ടു നോക്കി. അവിടെ മാത്തൻ്റെയും അമ്മിണിയുടെയും കളി അതിൻ്റെ ക്ളൈമാക്സ് ആയിരുന്നു. “എടാ അടിക്കു…ആ…സ്…ആ…ഹ..” അമ്മിണി കൂകിക്കൊണ്ടു നിന്ന് പിടഞ്ഞപ്പോൾ, “എടി കൂത്തിച്ചി മോളെ, നിൻ്റെ കരിമ്പൂർ ഞാൻ ഇന്ന് നിറച്ചു തരാടി അവരാതിപ്പൂറി” എന്നും പറഞ്ഞു നിന്ന് അമറിക്കൊണ്ടു കുണ്ണപ്പാൽ അമ്മിണിയുടെ പൂറ്റിലേക്ക് ചീറ്റിച്ചു. “അഹ്…ആഹ്…അഹ്…ഉം…ഉ…ഉം”, അമ്മിണി പൂർ നിറയുന്ന സുഖത്തിൽ അമ്മിണി ടേബിളിൽ കുനിഞ്ഞു നിന്ന് വിറച്ചു കൊണ്ടിരുന്നു. അപ്പോൾ മുത്തു ആലീസിൻ്റെ വെണ്ണപ്പൂറ്റിലേക്കു അവൻ്റെ അവസാന തുള്ളി പാലും കൂടെ ചാടിച്ചു കൊടുത്തിട്ടു അവളുടെ കുണ്ടിയിൽ പിടിച്ചു കൊണ്ട് ആലീസിനെ തൻ്റെ കുണ്ണയിലേക്ക് ചേർത്ത് നിർത്തുവായിരുന്നു. ആലീസ് കണ്ണടച്ച് മുത്തുവിൻ്റെ പാൽ പൂറ്റിൽ നിറഞ്ഞ സുഖത്തിൽ നിന്നു.
നിയമനിര്‍മാണം റദ്ദാക്കാമെന്ന് ഡഗ് ഫോര്‍ഡ്: വിദ്യാഭ്യാസ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന്‍ നിയമനിര്‍മാണം റദ്ദാക്കാമെന്ന് ഡഗ് ഫോര്‍ഡ്: വിദ്യാഭ്യാസ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചതായി യൂണിയന്‍ By: 600002 On: Nov 8, 2022, 8:55 AM ഒന്റാരിയോയില്‍ വിദ്യാഭ്യാസ മേഖലയിലെ 55,000 ത്തോളം വിദ്യാഭ്യാസ ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് പിന്‍വലിക്കുന്നതായി ഒന്റാരിയോ സകൂള്‍ ബോര്‍ഡ് കൗണ്‍സില്‍ ഓഫ് യൂണിയന്‍സ് അറിയിച്ചു. പണിമുടക്ക് നിയമവിരുദ്ധമാക്കിയ നിയമനിര്‍മ്മാണം(ബില്‍ 28) റദ്ദാക്കാമെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതായി യൂണിയന്‍ പ്രഖ്യാപിച്ചത്. ഒന്റാരിയോ വിദ്യാഭ്യാസ ജീവനക്കാരുടെ പണിമുടക്ക് രേഖാമൂലം നിയമവിരുദ്ധമാക്കുന്ന നിയമനിര്‍മ്മാണം പിന്‍വലിക്കാനുള്ള തന്റെ ആവശ്യം പ്രീമിയര്‍ ഫോര്‍ഡ് അംഗീകരിച്ചതായും യൂണിയന്‍ പ്രസിഡന്റ് ലോറ വാള്‍ട്ടണ്‍ പറഞ്ഞു. പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയന്‍ തയാറാണെങ്കില്‍, നിയമനിര്‍മ്മാണം നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുമെന്ന് ഫോര്‍ഡ് അറിയിച്ചിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരാഴ്ചയിലേറെയായി നിലച്ചിരിക്കുകയാണെന്നും കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസിനെ(CUPE) ക്ഷണിക്കുന്നതായും ഫോര്‍ഡ് അറിയിച്ചു.
ഇതോടെ പുതിയൊരു ജീവിതം ആഗ്രഹിച്ച 49 -കാരന് തന്റെ പണമെല്ലാം നഷ്ടമായി. ഭാര്യയിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു ചതി പ്രതീക്ഷിക്കാതിരുന്ന ഇയാൾ ഇപ്പോൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. Web Team First Published Nov 21, 2022, 2:11 PM IST ഭർത്താവിന് എട്ടിന്റെ പണി കൊടുത്താണ് കഴിഞ്ഞ ദിവസം ഒരു തായ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഭർത്താവിന് ലോട്ടറി അടിച്ചു കിട്ടിയ പണം മുഴുവനും മോഷ്ടിച്ചുകൊണ്ടാണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. വളരെ തന്ത്രപരമായിട്ടാണ് ഇവർ ഭർത്താവിനെ പറ്റിച്ചത്. റോയി എറ്റിലെ ഇസാൻ പ്രവിശ്യയിലെ താമസക്കാരനായ മണിത് എന്നയാളെയാണ് അതിവിദഗ്ധമായി പറ്റിച്ചതിനു ശേഷം ഭാര്യ കാമുകനൊപ്പം കടന്നു കളഞ്ഞത്. നവംബർ ഒന്നിനാണ് ഇയാൾക്ക് 6 ദശലക്ഷം ബാറ്റ് മൂല്യമുള്ള ലോട്ടറി അടിച്ചത്. നികുതിയിളവിന് ശേഷം അദ്ദേഹത്തിന് 5,970,000 ബാറ്റ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 1,35,86,694 ഇന്ത്യൻ രൂപ വരും ഇത്. തുടർന്ന് ഭാര്യയെ അന്ധമായി വിശ്വസിച്ച ഇയാൾ ലഭിച്ച തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. എന്നാൽ, 45 -കാരിയായ ഇയാളുടെ ഭാര്യ അംഗനരത്ത് എല്ലാം എടുത്ത് കാമുകനോടൊപ്പം ഒളിച്ചോടി. ഇതോടെ പുതിയൊരു ജീവിതം ആഗ്രഹിച്ച 49 -കാരന് തന്റെ പണമെല്ലാം നഷ്ടമായി. ഭാര്യയിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു ചതി പ്രതീക്ഷിക്കാതിരുന്ന ഇയാൾ ഇപ്പോൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. 26 വർഷമായി ഭാര്യാഭർത്താക്കന്മാർ ആയി ജീവിച്ചു വന്നിരുന്ന ഇവർക്ക് മൂന്നു മക്കൾ ഉണ്ട്. ദമ്പതികൾക്കിടയിൽ യാതൊരുവിധ പിണക്കങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ലോട്ടറി ലഭിച്ചതിന് സന്തോഷ സൂചകമായി ഇവർ ഒരു ക്ഷേത്രത്തിലേക്ക് 1 ദശലക്ഷം ബാറ്റ് സംഭാവന ചെയ്തിരുന്നു. ഈ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ടുള്ളവരും ഇവരുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. ആ ചടങ്ങിൽ താൻ ഒരു അപരിചിതനെ കണ്ടുമുട്ടിയിരുന്നുവെന്നും അയാൾ തൻറെ ഭാര്യയുടെ ബന്ധുവാണെന്നാണ് പറഞ്ഞതെന്നും ഇയാൾ പറയുന്നു. എന്നാൽ പിന്നീടാണ് ഇയാൾക്ക് മനസ്സിലായത് അതായിരുന്നു ഭാര്യയുടെ കാമുകൻ എന്നും അവർ ഒളിച്ചോടി പോയത് അയാൾക്കൊപ്പം ആണെന്നും.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ചായമൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ ചീര വളരെയധികം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മൂന്നു സാധാരണയേക്കാൾ മൂന്നിരട്ടിയോളം പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. നല്ലൊരു ഇലക്കറിതന്നെയാണ്. ചായമൻസ അഥവാ മെക്സിക്കൻ ചീര കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ആരോഗ്യത്തിന് നല്ലതായി ഒരു ഭക്ഷണ വസ്തു മാത്രമല്ല നല്ലൊരു മരുന്നു കൂടിയാണ് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചായ മനസാ ചില കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്. എന്ന് നോക്കാം ഇത് പ്രമേഹത്തിന് വളരെയധികം അത്യുത്തമമായ ഒരു പരിഹാരമാർഗമാണ്. പ്രമേഹം ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കരൾ ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. എല്ലിനും പല്ലിനും ആരോഗ്യം വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയിരിക്കുന്നു ഇത് നമ്മുടെ പല്ലിനും എല്ലിനും ആരോഗ്യം നൽകുന്നതിനും വാതസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കും. എല്ലുകൾക്ക് ഉള്ളിലെ മജ്ജ അഥവാ ബോൺമാരോ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത് എല്ലിൻറെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യം ആയിട്ടുള്ള ഒന്നുതന്നെയാണ്. വെരിക്കോസ് വെയിൻ ഇല്ലാത്തക്കുന്നതിനും തലച്ചോറിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനു ചുമയ്ക്ക് പരിഹാരം കാണുന്നതിനും ഇത് വളരെ അധികം സഹായിക്കും. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ തടി കുറയ്ക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ളത്. ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് ഹീമോഗ്ലോബിൻ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും ഉൽപാദനം രക്തപ്രവാഹം ശരിയായ നടക്കുന്നതിനും സഹായിക്കുന്നു വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം മാർഗ്ഗമായി ഈ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. Share FacebookWhatsApp Prev Post നാട്ടിൻപുറങ്ങളിലും പറമ്പുകളിലും ലഭ്യമാകുന്ന ഈ പഴം ബിപി ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അത്യുത്തമം.
പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ കേരളത്തിന് ജപ്പാനിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും... സോണിയ ഗാന്ധിയുടെ വസതിയില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗം മഹാരാഷ്ട്ര പ്രതിസന്ധി ചർച്ച ചെയ്യാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ യോഗം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്നു. സോണിയയുടെ വസതിയിലാണ് യോഗം ചേർന്നത്.കോൺഗ്രസ്സിന്റെ കോർ കമ്മറ്റിറി... സംസ്ഥാന വോളിബോള്‍ താരം ജെ.എസ് ശ്രീറാം അപകടത്തില്‍ മരിച്ചു സംസ്ഥാന വോളിബോൾ താരം ജെ.എസ് ശ്രീറാം (23) ബൈക്ക് അപകടത്തിൽ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനിൽ ശ്രീറാം സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വെഞ്ഞാറമ്മൂട്... സംസ്‌കൃത പണ്ഡിതന്‍ കെ.പി. അച്യുത പിഷാരടി അന്തരിച്ചു സംസ്കൃത-വ്യാകരണ പണ്ഡിതനും അധ്യാപകനുമായിരുന്ന കെ.പി.അച്യുത പിഷാരടി (109) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. കനകമല ഐ.എസ്. കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു കനകമല ഐ.എസ്. കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ. കോടതി. മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലൻ, സ്വാഫാൻ, സുബഹാനി ഹാജ മൊയ്തീൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന്... ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ അപേക്ഷ നല്‍കി. കൊച്ചി ഐജി ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്‍കിയത്. അപേക്ഷ പോലീസ്... സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവില്‍ കെസി വേണുഗോപാലിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. എകെ ആന്റണിയും... കൂടത്തായി ;ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ സുഹൃത്താണ്... ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യത ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും... പാമ്പു കടിയേറ്റു മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വിദ്യാലയത്തില്‍ ക്ലാസ് മുറിയില്‍ വച്ച്‌ പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികള്‍ക്ക് ഭീഷണി. ഇനി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍... മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അനുനയ നീക്കത്തിന് വഴങ്ങില്ലെന്നും തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും... ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു ശമ്ബള പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആവശ്യങ്ങള്‍... മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുത് !! മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 59-ാമത് പ്രതിമാസ... പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; പ്രതികരണവുമായി സുപ്രിയ സുലെ മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കാൻ അജിത് പവാർ പിന്തുണ നൽകിയതിൽ പ്രതികരണവുമായി എൻ.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. പാർട്ടിയും കുടുംബവും... 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി മഹാരാഷ്ട്രയിൽ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ ഗവർണർ സമയം അനുവദിച്ചു. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി... അജിത് പവാറിനെതിരേ അച്ചടക്കനടപടി അജിത് പവാറിന്റെ നടപടി പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ശരദ് പവാർ. യഥാർഥ എൻസിപി പ്രവർത്തകൻ ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പമാണുള്ളത്. പതിനൊന്ന്... കേരളത്തിൽ എൻസിപി ഇടതുപക്ഷ രാഷ്ട്രീയം തുടരും-എ കെ ശശീന്ദ്രൻ മഹാരാഷ്ട്രയിൽ ഇപ്പോൾ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എൻസിപി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രൻ. ദുബായ് സന്ദർശനത്തിനിടെയാണ്... അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം, പാര്‍ട്ടിയുടെ പിന്തുണയില്ല- പവാര്‍ മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഈ തീരുമാനത്തിന് തന്റെ... ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിനൊടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ... ഏറ്റുമാനൂരില്‍ അയ്യപ്പന്‍മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ... ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാർത്ഥി മരിച്ചു ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ... മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ഉത്തരവ് നടപ്പിലാക്കിയതിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി മരട് ഫ്ളാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകാൻ കൂടുതൽ സമയം വേണമെങ്കിൽ സംസ്ഥാന സർക്കാരിന് സമിതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധന ഹർജി തുറന്ന... ഷെഹ്‌ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച... ഷെഹ്‌ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച... അയോധ്യാ കേസിലെ കോടതിവിധി ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍; കാരാട്ട് കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുവെന്ന് സി.പി.എം. മുൻ ജനറൽ... പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ പാര്‍ലമെന്ററി സമിതിയില്‍ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 21 അംഗ കൂടിയാലോചന സമിതിയുടെ... ബെംഗളുരുവില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് നഗരത്തിൽ ദിവസേന ഒരു മണിക്കൂർ സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതി ഉടൻ ആരംങിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം... അയോധ്യാ കേസ്: മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി പുനഃപരിശോധനാ ഹര്‍ജി നല്‍കും കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളിൽ ഒരാളായ ഹാജി അബ്ദുൾ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാൻ എന്നിവരാണ് പുനഃപരിശോധനാ ഹർജി നൽകാൻ... സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്ക് ശാസന സ്പീക്കറുടെ ഡയസിൽക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങൾക്ക് ശാസന. റോജി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ... വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വാളയാർ കേസിൽ തുടരന്വേഷണം വേണം, പുനർവിചാരണ...
പുറമെ ഫലിതങ്ങൾ, ഇന്ത്യക്കാർ ഒരു ഭൂരിപക്ഷം സെക്സ് പ്രധാനമാണ് വിശ്വസിക്കുന്നു. ഇവിടെ നിന്ന് ഒരു ചാർട്ട് ആണ് ഇന്ത്യ ഇന്നത്തെ 2013 സർവേ. എല്ലാം അല്ല. എ 2016 നടക്കുന്ന സർവേ ഇന്ത്യ ഇന്ന് / മ്ദ്ര, 75% സർവേയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വളരെ പ്രധാനപ്പെട്ട ആണ് പറഞ്ഞു, 86% സർവേയിൽ പങ്കെടുത്ത അവരുടെ ലൈംഗിക ജീവിതം കൊണ്ട് തൃപ്തരായി ജനങ്ങളുടെ. ഈ സർവേ ഉൾപ്പെടുത്തിയിട്ടില്ല 4042 ഉടനീളം സർവേയിൽ 17 തമ്മിലുള്ള പട്ടണങ്ങൾ 20 ഇതിനായി 69 വയസ്സ് പ്രായം. ഇന്ത്യ കാമസൂത്ര നാട്ടിലെ. ഖജുരാഹോ വാസ്തുവിദ്യയും ഗ്രാഫിക് ലൈംഗിക സ്ഥാനങ്ങൾ ചിത്രീകരിക്കുന്ന ഭാവനയും ഒന്നും ഇലകൾ. ആ ദശലക്ഷക്കണക്കിന് സന്ദർശിക്കുന്ന ഒരു ക്ഷേത്രം. എവിടെയോ വരി താഴേക്ക്, ഞങ്ങൾ എളിമ യൂറോപ്യൻ അർത്ഥത്തിൽ അവകാശമായിരുന്നതുട ആൻഡ് ഉന്മെംതിഒനബ്ലെസ് പട്ടിക ലൈംഗിക ഇത്തരമൊരു. എന്നാൽ വസ്തുത സെക്സ് ജീവനോടെ ഉള്ളതിന് ഇന്ത്യയിൽ താഴെത്തട്ടിലാണെങ്കിലും! ഒരു നിശ്ചിത വിവാഹത്തിലൂടെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?? നിങ്ങളുടെ വിവാഹ രാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നല്ലതാണോ എന്നറിയാൻ ഈ വീഡിയോ കാണുക. ഇന്ത്യക്കാർ പ്രകാരം വിവാഹം ശേഷം ലൈംഗിക ജീവിതം ഇന്ത്യയിൽ വിവാഹ ശേഷം ലൈംഗിക ചില വസ്തുതകൾ അഭിപ്രായങ്ങളും ലിസ്റ്റ്. നിങ്ങൾ ഒരുപക്ഷേ അല്ലെങ്കിൽ ഇവയിൽ ചില അംഗീകരിക്കുന്നു ചിരിക്കുന്ന മരിക്കും! ആരോ റെഡ്ഡിറ്റ് ആർ സ്വയം “മിതമായ ഇന്ത്യൻ വാസസ്ഥലമായ നഗര കല്ലെറിഞ്ഞു” ഈ പോലെ ക്രമീകരിച്ച വിവാഹം ലൈംഗിക വിവരിച്ച. റാതീബും, എങ്ങനെ ആണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നു: ബാലൻറെ പെൺകുട്ടി കോൺടാക്റ്റ് മാതാപിതാക്കളുടെ മാതാപിതാക്കൾ. അവർ ഒരുമിച്ച് മഴയ്ക്ക് എന്തു. അവർ പെൺകുട്ടി ബാലനെ ആദ്യത്തെ യോഗം എൻറർ സ്ഥാപിക്കും. അപ്പോൾ കുടുംബം മുന്നിൽ പെൺകുട്ടി ബാലനെ യോഗം ഹാംഗ് ഔട്ടിനായി പ്രോത്സാഹിപ്പിക്കുന്നു. ഈ വിളിക്കുക “കുടുംബം അനുവദിച്ച ഡേറ്റിംഗ്”.പെൺകുട്ടി പുള്ളിക്കാരൻ വെറുക്കുന്നു എങ്കിൽ പിന്നെ (അവൻ കള അല്ലെങ്കിൽ പമ്പ്ഡ് ശിശുക്കൾ പുകകൊണ്ടു അല്ലെങ്കിൽ കാരണം) അല്ലെങ്കിൽ തിരിച്ചും, പിന്നീട് മുഴുവൻ ശെബന്ഗ് ബാലനാണ് ആണ്.അല്ലെങ്കിൽ, അവർ വിവാഹം, ഇതിനകം ഫമിലിഅരിത്യ് ഒരു പരിധി ഉണ്ട് + കാലക്രമേണ മര്ദ്ദനം + അച്യുതാനന്ദന് + ബന്ഗ്ബന്ഗ്ബന്ഗ് അങ്ങനെ സ്നേഹം ഇപ്പോൾ 1 കോടി ആളുകൾ. ഇവിടെ നിന്ന് ഏതാനും പ്രതികരണങ്ങൾ ഉണ്ട് Quora. 1. ഞാൻ എന്റെ ആവശ്യം ഈ അത്ഭുതകരമാം ചൂട് എന്ന ഈ ദൃശ്യം, സുവർണ്ണ, ഒരു മാജിക് നമ്മുടെ കുഞ്ഞുങ്ങളുടെ വളരാൻ എവിടെ സ്ഥലം, ഞാൻ അവരുടെ ഭാവി പിതാവ് മറ്റാർക്കും ആ സന്ച്തുമ് നൽകുക എന്നു വേണം എന്നു യാതൊരു വഴിയും ഇല്ല. 2. ഞാൻ ഹൈര്പിംസ് എന്നെയും വിടുതൽ അര മണിക്കൂർ ചെലവഴിച്ചു, വളകൾ, ആഭരണം, make-up ഞാൻ പൊതിഞ്ഞ് ചെയ്തു സാരി കിലോ. എന്നാൽ ആ മിനിറ്റ് മഹത്തായ സ്വർഗ്ഗത്തിൽ പാതയിലേക്ക് ചെറിയ തടസങ്ങൾ പോലെ ആയിരുന്നു. 3. അതു എഞ്ചിനീയറിംഗ് ചെയ്യുന്നത് പോലെ…ആരും അത് എങ്ങനെ അറിയാം എന്നാൽ അതിൽ ഒരിക്കൽ, നിങ്ങൾ ബിരുദം പുറത്തു നേടുകയും! തിരികെ ഇതിലേക്ക് പോകുന്നു ഇന്ത്യൻ ഇന്ന് സർവേ, ഇവിടെ രസകരമായ ഒരു കണ്ടെത്തി: പുരുഷ പ്രതികരിച്ച അനുസരിച്ച്, കത്രീന കൈഫ് (15%) ഏറ്റവും ലൈംഗിക ആകർഷകമായ ചൂടുകൂടിയ വ്യക്തിത്വം ആണ്, അവയുടെ ബന്ധപ്പെട്ട ഭാര്യമാരെ / പ്രതിശ്രുതവധുവിന്റെ പിന്നാലെ(11.7%). സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക കൂടുതൽ ആഗ്രഹിക്കുന്നു, പക്ഷേ… തിരികെ ഇതിലേക്ക് പോകുന്നു ഇന്ന് ഇന്ത്യൻ മറ്റൊരു സർവേ ആ വിവാഹം ശേഷം ലൈംഗിക ജീവിതം പര്യവേക്ഷണം, ഇവിടെ ദമ്പതികൾ ഏറ്റവും ഏറ്റവും അറിഞ്ഞിരിക്കണം ഒരു നിഗമനത്തിൽ ആണ്. ഓരോ പ്രാവശ്യവും നഗര ഇന്ത്യയുടെ ഭാര്യാഭർത്താക്കന്മാർ ചൊന്ജുഗലിത്യ് പവിത്രമായ പ്രവർത്തി കയറി, പകുതി രാജ്യത്തിന്റെ ഭാര്യമാരെ പറയുന്നു, “ഇന്ന് രാത്രിയല്ല, തേന്. എനിക്ക് ഒരു തലവേദനയുണ്ട്.” എന്നാൽ ഓരോ തവണയും, രാജ്യത്തെ ഏറ്റവും ഭർത്താക്കന്മാർ മൂന്നിലൊന്നോളം വ്യാജ ഒരു സെക്സ് ഒഴിവാക്കാൻ തലവേദന. ഇത് ആശാവഹമായ വിവാഹിതരായ ഒരു സാർവത്രിക പ്രശ്നം! അമേരിക്കയിൽ ഒരു ഉത്സാഹിയുടെ ഭർത്താവ് ലൈംഗിക ആഗ്രഹിച്ചു അവന്റെ ഭാര്യ എല്ലാം ഒഴികഴിവു വയ്ക്കുന്നതും തീരുമാനിച്ചു. അമേരിക്കയിൽ കാർട്ടൂണുകളാണ് ഒരു സൃഷ്ടിപരമായ ജോഡി പിന്നീട് ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു വിവാഹ ശേഷം ലൈംഗിക ജീവിതത്തിൽ. വിളിച്ചു “വിവാഹിത കാമസൂത്ര“, ഈ ചിത്രീകരണങ്ങളും തന്നെ നിലനില്ക്കുകയും വിശദീകരണങ്ങൾ വളരെ അപ് ഇന്ത്യയിലെ ഏറ്റവും ദമ്പതികൾക്ക് വേണ്ടി വിവാഹം ശേഷം ലൈംഗിക ജീവിതം കൂട്ടില്ല മറ്റിടങ്ങളിലും! ഇവിടെ നമ്മുടെ പ്രിയപ്പെട്ട സ്ഥാനങ്ങൾ ഉണ്ട്! ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് ഭാരോം സൂക്തങ്ങള് & സൈമൺ റിച്ച് എന്തുകൊണ്ടാണ് നിങ്ങൾ വിവാഹം ശേഷം ലൈംഗിക ജീവിതം താൽപ്പര്യമുള്ള വേണം? ന്റെ വിദഗ്ധർ എന്താണ് വിവാഹം ശേഷം ഒരു നല്ല ലൈംഗിക ജീവിതം ഇല്ലാതെ പ്രാധാന്യം പറയുന്നു എന്നു നോക്കാം. 1. പുരുഷന്മാർ ലൈംഗിക വഴി സ്ത്രീകളെ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ഇവിടെ പുരുഷന്മാർ വിവാഹജീവിതത്തിൽ ലൈംഗിക കാര്യത്തിൽ പ്രതീക്ഷ കൂടുതൽ യുക്തിസഹമായ വിശദീകരണം ആണ്. ഇവിടെ നിന്ന് ഒരു പ്രാവശ്യം വാൾ സ്ട്രീറ്റ് ജേണൽ. “ഇത് പുരുഷ ലൈംഗികതയെ പ്രാഥമികമായി ജൈവ ആണ് രാജിവെയ്ക്കുന്നത് അമിതമായി ലളിതവും പുരുഷന്മാർ നിരന്തരം ഒരു ശാരീരിക ഔട്ട്ലെറ്റ് അന്വേഷിക്കുന്ന, പറയുന്നു എസ്ഥേർ പെരെല്, ന്യൂയോർക്ക് സിറ്റി രചയിതാവ് ഒരു ലൈസൻസ് വിവാഹം കുടുംബ തെറാപ്പിസ്റ്റ് “അടിമത്തത്തിൽ ഇണചേർന്നാലും.” പുരുഷന്മാർ, സ്ത്രീകൾ വളരെ കൂടുതൽ, ലൈംഗിക ഒരു പങ്കാളിയാകുക വിവരിച്ചുതരാം, അവൾ പറയുന്നു, നിഷേധിക്കപ്പെടുകയും അവരുടെ ഭക്തി തെളിവുകൾ, പ്രകടനം പ്രസാദം ആഗ്രഹം സംബന്ധിച്ച ആശങ്കകൾ. “അവൻ കാരണം സ്പർശനത്തിന് ഒരു മനുഷ്യൻ വിഷാദരോഗത്തിന് ലഭിക്കുമ്പോൾ, അത് തന്റെ തൊഴുത്തു നിലക്കുന്ന ചെറിയ കുട്ടി പോലെ ഒപ്പം കൈയ്യിലിരിക്കുകയാണ് നിലവിളിക്കുന്നു,” അവൾ പറയുന്നു. “അവൻ വൈകാരിക വല്ലായ്മ നേരിടുന്നു.” 2. വിവാഹശേഷം സജീവ ലൈംഗിക ജീവിതം വിവാഹമോചനം അവസരങ്ങൾ കുറയ്ക്കുന്നതിന് കഴിയും വിരല്ചൂണ്ടി എ. ദൊംനെല്ല്യ്, ജോർജിയ സ്റ്റേറ്റ് സർവകലാശാലയിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസർ ലൈംഗിക വിജയകരമായ വിവാഹം ഒരു കീ ആവശ്യമായ പറയുന്നു. എങ്കിലും, അത് എന്തു ദമ്പതികൾ ചിന്തിക്കുന്നതും ന്യായവും ഇറങ്ങി തിളച്ചു നിങ്ങൾ എത്ര തവണ ലൈംഗിക ശരിക്കും പ്രശ്നമല്ല. നിങ്ങളുടെ സുഹൃത്ത് അവൾ നിങ്ങൾക്ക് കൂടുതൽ ഒന്നുതന്നെ അതിനാൽ അസൂയ പാടില്ല! ഇവിടെ ഒരു നിന്നുള്ള .പഞ്ഞമാസമാണ് ന്യൂയോർക്ക് ടൈംസ് പ്രത്യക്ഷനായി അഭിമുഖം. സന്തോഷവും ലൈംഗിക തമ്മിലുള്ള ഏറ്റവും ദമ്പതിമാരുടെ ഒരു ഫീഡ്ബാക്ക് ബന്ധം ഉണ്ട്. ഹാപ്പി ദമ്പതികൾ കൂടുതൽ ലൈംഗിക, കൂടുതൽ ലൈംഗിക ഒരു ദമ്പതികൾ ഉണ്ട്, ഭാഗ്യമേറിയവൾ അവർ ഒരാളായി റിപ്പോർട്ട്. എന്നാൽ ലൈംഗിക തമിഴനായ ഒരേയൊരു രൂപമാണ് ദമ്പതികൾ ഒരേ സന്തോഷിക്കുന്ന മനസിൽ വയ്ക്കുക (ഉറ്റബന്ധു) പോലും ലൈംഗിക ഇല്ലാതെ. എന്റെ ൽ 1993 പഠിക്കുക, ഞാൻ ഏറെയാഗ്രഹിച്ചിട്ടും വിവാഹങ്ങൾ ആളുകൾ ലൈംഗിക വിവാഹ അപേക്ഷിച്ച് വിവാഹമോചനം പരിഗണനയിലെടുത്തിരുന്നില്ല കൂടുതൽ സാധ്യത തിരിച്ചറിയുന്നു ചെയ്തു. ലൈംഗിക പ്രവർത്തനം യാതൊരു അനുയോജ്യമായ നില ഇല്ല - അനുയോജ്യമായ മേഖലകളില് പങ്കാളികളുമായി സന്തോഷമുണ്ട് എന്താണ് - എപ്പോൾ ഒരു (അല്ലെങ്കിൽ രണ്ടും) അന്യമാണ്, പിന്നെ നിങ്ങൾ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകും. 3. പഴയ ദമ്പതികൾ ലൈംഗിക വേണം ലൈംഗിക തന്നെ തുടരുന്നു നിങ്ങൾ ഒരു സന്തോഷം വിവാഹം ജീവിതം നിലനിർത്താൻ സഹായിക്കും. അവർ പ്രശ്നങ്ങൾ പോയതിൽ ആരോഗ്യ പ്രശ്നങ്ങൾ ശാരീരികബന്ധത്തിനുവേണ്ടി നിലനിർത്താൻ തുടർന്നാൽ പഴയ ദമ്പതികൾ നല്ലതായിരിക്കും. ഈ ഗവേഷകർ അദെന ഗലിംസ്ക്യ് ആൻഡ് ലിൻഡ ജെ നിഗമനത്തിൽ ആണ്. അവരുടെ ഗവേഷണ റിപ്പോർട്ടിൽ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് മാളു ഒരു പകരം വരണ്ട ടൈറ്റിൽ (.പഠനവും). ഈ പഠനം ഫലങ്ങൾ നിർദേശിക്കുക പിന്നീട് ജീവിതത്തിൽ വൈവാഹിക ഗുണമേന്മയുള്ള സംരക്ഷിക്കാൻ ആ, പ്രായമുള്ളവരിൽ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നിലനിൽക്കാൻ വഴികൾ കണ്ടെത്തുന്നത് പ്രധാന ആയിരിക്കാം, ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടുള്ള അസാദ്ധ്യമോ ലൈംഗിക സംവേദനം പരിചിതമായ രൂപങ്ങൾ റെൻഡർ പോലെ. തീരുമാനം സംസാരിക്കുന്നു വിവാഹ ശേഷം ലൈംഗിക ജീവിതം പരസ്യമായി എല്ലാവരുടെയും ജനറൽ ആരും വലിയൊരു! കാരണം ലൈംഗിക ബന്ധപ്പെട്ട സാമൂഹിക പത്തിയിൽ ലൈംഗിക കാര്യങ്ങളിൽ അറിവ് അഭാവം, വിലക്കുകളെ, സാംസ്കാരിക വേലിക്കെട്ടുകൾ ഇന്ത്യയിൽ സ്ത്രീകൾക്ക് ദമ്പതികൾ വേണ്ടി വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു കൂടുതൽ വ്യക്തമായി ചെയ്തു. ഹാഫ്-പാകംചെയ്ത വിവരങ്ങൾ വിശ്വാസങ്ങളും ഇന്ധന ബലാത്സംഗം, ദാമ്പത്യ ബലാത്സംഗ, സ്ത്രീകളുടെ അനാദരവ്, ബാലപീഡനം, പരാജയപ്പെടുകയും വിവാഹങ്ങൾ. പതീക്ഷയോടെ, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഒരു തുറന്ന സംഭാഷണം കൊണ്ട്, കാര്യങ്ങൾ ഭാവിയിൽ മെച്ചപ്പെടുത്താൻ കഴിയും.
കുറുപ്പദ്ദേഹം ഉറക്കെപ്പറഞ്ഞു, ?ഇരുട്ടിനെയല്ല വെളിച്ചത്തിനേയും ഭയപ്പെടണം?. രമണിയമ്മയുടെ ചായപ്പീടികയിലിരുന്ന്‌ കുറുപ്പദ്ദേഹം പറഞ്ഞു. ചായക്കറപുരണ്ട ഗ്ലാസ്സിൽനിന്നും ചായകുടിക്കുന്നതിനിടെ കുറുപ്പദ്ദേഹം പറഞ്ഞതിൽപ്പിടിച്ച്‌ രമണിയമ്മ ചോദിച്ചു, കുറുപ്പദ്ദേഹം മുമ്പു പറഞ്ഞതിന്റെയർത്ഥം? പുട്ടുകുറ്റിയിൽനിന്നും പുട്ട്‌ പാത്രത്തിലേയ്ക്കിടുന്ന സമയത്തിനിടയിൽ രമണിയമ്മ അതും ശ്രദ്ധിച്ചു. വീട്ടിൽ ചായയിടാഞ്ഞിട്ടല്ല കുറുപ്പദ്ദേഹം രമണിയമ്മയുടെ കടയിൽ അതിരാവിലേയെത്തുന്നത്‌? ക്ഷേത്രത്തിൽ നിർമ്മാല്യദർശനവും നടത്താം? നാട്ടിലെ വർത്തമാനങ്ങളൊക്കെയും രമണിയമ്മയുടെ വായിൽനിന്നും കേൾക്കുകയും ചെയ്യാം. കീഴാറ്റൂരെ ബി.ബി.സിയാണ്‌ രമണിയമ്മയുടെ കട. രമണിയമ്മയുടെ ചോദ്യത്തിന്‌ മറുപടിയായി കുറുപ്പദ്ദേഹം പറഞ്ഞു, പണ്ട്‌ രാത്രിയിൽ പറമ്പിലോ, പുരയ്ക്കുചുറ്റുമോ എന്തെങ്കിലും അനക്കമുണ്ടായെങ്കി ? എട്ടുബാറ്ററിയുടെ എവറെഡി ടോർച്ചടിച്ചു നോക്കുകയായിരുന്നു പതിവ്‌? ആ ടോർച്ചിന്റെ വെളിച്ചത്തിൽ താൻ കാണാവുന്നതും കാണാത്തതുമായി ഒരുപാടു കാര്യങ്ങൾ കണ്ടു?. രമണിയമ്മോ ഇപ്പോൾ നമ്മൾ വെളിച്ചത്തിൽനിന്നുമൊക്കെ ഓടിയൊളിക്കുകയല്ലേ? രമണ്യേ. രമണി ചോദിച്ചു ആരാ കുറുപ്പദ്ദേഹം കൂടെയുള്ള നമ്മൾ? കുറുപ്പദ്ദേഹം പറഞ്ഞു രമണിയുടെ? ഓരോ? തമാശകള്‌ കുറുപ്പദ്ദേഹം തുടർന്നു?. നമ്മൾ എല്ലാവർക്കും സ്വന്തം ജീവൻ രക്ഷിക്കണേ? അല്ലെങ്കിൽ നമ്മുടെ പടം ഭിത്തിയിലൊട്ടുകയില്ലേ രമണിയേ?.. രക്തസാക്ഷിയാകില്ലേ?. അവൾ പുഞ്ചിരിച്ചു? ആരാണ്‌ രക്തസാക്ഷി എന്നവൾ ചോദിച്ചില്ല?. പറയാൻ ബുദ്ധിമുട്ടുള്ള വാക്കായതിനാലാകാം. കുറുപ്പദ്ദേഹം പതിയെ കടയിൽനിന്നുമിറങ്ങി വീട്ടിലേയ്ക്ക്‌ വച്ചുപിടിച്ചു? സുലേഖ ഉണർന്ന്‌ മുഖം കഴുകുന്നതേയുള്ളു. നിങ്ങളുടെ ദർശനമൊക്കെ കഴിഞ്ഞോ? സുലു ചോദിച്ചു. നാക്കു തികട്ടിവന്നെങ്കിലും കുറുപ്പദ്ദേഹം ഒന്നും ഉരിയാടിയില്ല. സുലേഖ ചിന്തിച്ചു. എങ്ങനെ ഈ കുറുപ്പദ്ദേഹം തന്റെ കൂടെ വന്നുപെട്ടു. ഒരു രസത്തിന്‌ പരിചയപ്പെടാൻ തോന്നിയത്‌ ഇത്രവലിയ വിനയാകുമെന്ന്‌ ഞാൻ കരുതിയില്ല. എന്നും ഒരു ഒറ്റയാനായിരുന്നു കുറുപ്പദ്ദേഹം ഇയാൾക്ക്‌ ഈ ജീവിതത്തിൽ എന്തോ ലക്ഷ്യമുണ്ടെന്ന്‌ അവൾക്ക്‌ തോന്നിയിട്ടുണ്ട്‌. ലക്ഷ്യങ്ങൾ സാധിക്കുന്നതിനായി എന്തും ചെയ്യാൻ അയാൾക്ക്‌ മടിയില്ല. തന്റെ വീടിനോടുചേർന്നുള്ള കവലയിലെ ഹൈമാസ്റ്റ്‌ രാത്രിയിൽ ഓഫാക്കണമെന്ന്‌ അയാൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത്‌ അവിടെനിന്നും പൊളിച്ചുമാറ്റിയാൽ വളരെ സന്തോഷം ഈ കുഗ്രാമത്തിൽ എന്തിനിത്ര ഹൈമാസ്റ്റ്‌. എന്തൊരനാവശ്യചെലവാണിത്‌. പോസ്റ്റുകളിലെല്ലാം ആവശ്യത്തിന്‌ വഴിവിളക്കുകൾ ഉണ്ടല്ലോ, നമ്മൾ ആ ഹൈമാസ്റ്റിനായി എന്തെങ്കിലും ഒരു ന്യായം പറഞ്ഞാലോ അയാൾ പറയും പ്രിയോജനമാണ്‌ പോലും ?.. പ്രിയോജനം എന്ത്‌? മണ്ണാങ്കട്ട. കുറുപ്പദ്ദേഹത്തിന്‌ ഹൈമാസ്റ്റിനോട്‌ എതിർപ്പുതോന്നാൻ വേറെ കാര്യമുണ്ട്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർത്ഥി ദിവാകരൻ നാട്ടിലെ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനമായിരുന്നു ഈ ഹൈമാസ്റ്റ്‌. നാലുംകൂടുന്ന കവലയിലെ ഹൈമാസ്റ്റ്‌ നാട്ടുകാരുടെ സ്വപ്നസാക്ഷാത്കാരമാക്കുന്നതിൽ ദിവാകരൻ വിജയിച്ചു. വൈകുന്നേരം ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ സുലോചനയുടെ ബാല്യകാലസഖിയായ നളിനിയെകണ്ടു കുറുപ്പദ്ദേഹം. എന്തൊക്കെയുണ്ട്‌ വിശേഷം? നളിനി ചോദിച്ചു. സുലുവിന്‌ സുഖമാണോ? അവൾ ചോദിച്ചു. കുറുപ്പദ്ദേഹം പറഞ്ഞു നിങ്ങൾ എപ്പോഴെങ്കിലും കണ്ടാർന്നോ? നളിനി ഒന്നും മിണ്ടിയില്ല. കുറുപ്പദ്ദേഹം തുടർന്നു. കവലയിലെ ആ കുന്ത്രാണ്ടം കാരണം രാത്രിയിൽ നേരെചൊവ്വെ ഒന്നുറങ്ങാൻപോലും പറ്റുന്നില്ല. ആകെ ഒരുതരം അലോസരം. കുന്ത്രാണ്ടമോ എന്താത്‌ കുറുപ്പേട്ടാ? നളിനി ചോദിച്ചു. ദിവാകരന്റെ ഒരു ലൈറ്റ്‌? അത്‌ നമ്മുടെ സ്വൈര്യം കെടുത്തും നളിനീ? എന്താ കുറുപ്പേട്ടായീ പറയുന്നത്‌. കുറുപ്പേട്ടാ അത്‌ നല്ലതല്ലേ? സാമൂഹ്യവിരുദ്ധശല്യം കുറയില്ലേ? ഞാൻ ജോലിചെയ്യുന്ന കോഴിക്കോടൊക്കെ ഇത്‌ സർവ്വസാധാരണമാണല്ലോ. അതല്ല നളിനീ? രാത്രി കയ്യും മുഖവും കഴുകിവന്ന്‌ കിടക്കാമെന്നു വച്ചാ അപ്പം ജനലിലൂടെയും മുകളിലെ ഊട്ടയിലൂടെയും ഈ വെളിച്ചം കടന്നുവരും എന്താ ആ കുന്ത്രാണ്ടത്തിന്റെ ഒരു പവർ? നീ ഇത്‌ കണ്ടോ? കൈയിലെ തൊലിപോയ പാട്‌ കാട്ടി കുറുപ്പദ്ദേഹം പറഞ്ഞു. എന്താ കുറുപ്പേട്ടാ ഇത്‌? നളിനീ? കഴിഞ്ഞാഴ്ച ആ കുന്ത്രാണ്ടത്തിന്റെ പ്യൂസ്‌ ഊരാനായി ഏണിയിൽ കയറിയതാ, മുളയേണിയിൽ ചവിട്ടിതെറ്റി താഴെ വീണതാ. കുറുപ്പേട്ടൻ നല്ലവനാണോങ്കിലും നളിനി?. അദ്ദേഹത്തിന്റെയൊപ്പം നടക്കുന്നതിൽ ആശങ്കപ്പെട്ട്‌ തല വശങ്ങളിലേയ്ക്ക്‌ ചലിപ്പിച്ച്‌ തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന്‌ നോക്കി. ഒപ്പം നിൽക്കുന്നതും നടക്കുന്നതും കണ്ടാൽ നാട്ടുകാർക്ക്‌ എന്തെങ്കിലും തോന്നില്ലേ നളിനി ഓർത്തു. കുറുപ്പേട്ടൻ പറഞ്ഞു നളിനീ പണ്ടൊക്കെ ഈ എവറെഡി ടോർച്ചുകൊണ്ട്‌ ഞാനോക്കെ എന്തോരം കള്ളരെ ഓടിച്ചിട്ടുണ്ട്‌. പറമ്പിന്റെ അങ്ങേയറ്റം ആറ്റിലൂടെ വലയെറിയുന്നവരെ ആ എട്ടുബാറ്ററി ടോർച്ചിന്റെ വെട്ടത്തിൽ കാണാമായിരുന്നു. രമണിയമ്മയുടെ കടയുടെയടുത്തെത്തിയപ്പോൾ കുറുപ്പദ്ദേഹം നളിനിയെ ചായകുടിക്കാൻ ക്ഷണിച്ചു. കൂടാതെ രണ്ടു വാഴയ്ക്കാപ്പം പൊതിഞ്ഞുനൽകാനും ആവശ്യപ്പെട്ടു. രമണിയമ്മ പറഞ്ഞു കുറുപ്പദ്ദേഹം നാട്ടിലിപ്പം ആരുടെ കയ്യിലും ചില്ലറയില്ല, പണിയില്ല, രണ്ടായിരത്തിന്റെ നോട്ടേ ഉണ്ടെങ്കിലുമുള്ളൂ. അതുകൊണ്ട്‌ വാഴയ്ക്കാ അപ്പായിട്ടില്ല ചേട്ടാ. കവലയിലവിടവിടെയായി പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്‌ നളിനി കണ്ടു. ഉമ്മവെപ്പ്‌ സമരത്തിനെതിരെയുള്ള പാർട്ടി പോസ്റ്ററുകളാണിത്‌. നളിനി കുറുപ്പേട്ടനോടു പറഞ്ഞു. കുറുപ്പേട്ടാ നാട്‌ മാറി? മലയാളത്തിലെ പുതിയ സിനിമയൊക്കെ ചേട്ടൻ കണ്ടിട്ടില്ലേ? പെണ്ണുങ്ങളും തെറിപറയും? തിരക്കഥവരെ അവർ എഴുതും. ഇപ്പോഴവരൊക്കെ പരസ്യമായി പുകവലിയും തുടങ്ങി. കുറുപ്പേട്ടൻ പറഞ്ഞു? ഈ പെണ്ണുങ്ങളൊക്കെ ഇനി ആണായി മാറുമോ എന്നാ എന്റെ സംശയം. സ്ത്രീകൾക്കാ കുറുപ്പേട്ടാ ഇപ്പോൾ മുൻതൂക്കം?. സ്ത്രീകളെ നോക്കുന്നതും തൊടുന്നതും ഒക്കെ നിയമവിരുദ്ധമായ കാര്യങ്ങളായി മാറും? കുറുപ്പദ്ദേഹം. ഞാനിനി കോഴിക്കോട്ടേക്ക്‌ താമസംമാറണോ നളിനീ? കുട്ടന്മാരെന്നൊക്കെ പറയുന്ന വിഭാഗം അവിടെ ഉണ്ടെന്നാ ഞാൻ കേട്ടിരിക്കുന്നത്‌ ഉള്ളതാണോടീ? ഈ കുറുപ്പേട്ടന്റയൊരു കാര്യം നളിനി ചിരിച്ചു. സംസാരിച്ച്‌ അവർ കുറുപ്പേട്ടന്റെ വീടിനടുത്തെത്തി. സുലോ, ഇതാരാവന്നത്തെന്ന്‌ നോക്കെടീ? കുറുപ്പേട്ടൻ പറഞ്ഞു. സുലോ ഓടിവന്ന്‌ നളിനിയെകണ്ടു. അവൾക്ക്‌ വളരെയധികം സന്തോഷം തോന്നി. ഞാൻ ചായയെടുക്കാമെടീ. നീ വാ? സുലോ നളിനിയെ അകത്തേക്കുകൊണ്ടുപോയി. ഇത്രനാളായിട്ടും വിശേഷങ്ങളൊന്നുമില്ലേ സുലോ? എന്നാൽ ഒരു കുട്ടിയെ ദത്തെടുത്തുകൂടെ. അതിന്‌ നേരേ ചൊവ്വേ ഞാൻ?. ഒന്നും പറയുന്നില്ല ഇപ്പോ ഒരു ലൈറ്റിന്റെ പിറകിലാ മടുത്തു നളിനീ?. പോകാൻനേരം നളിനി കുറുപ്പേട്ടന്റെയരികിൽ ചെന്നു. അദ്ദേഹം പറഞ്ഞു, നളിനീ പണ്ടൊക്കെ കടൽത്തീരത്ത്‌ ഉണ്ടായിരുന്ന ഇതുപോലെയുള്ള വിളക്കുമാടങ്ങൾ കടലിലെ യാത്രികർക്ക്‌ വഴിതെറ്റാതിരിക്കാനുള്ള മാർഗ്ഗദീപങ്ങളായിരുന്നു, അതിന്‌ പകരം കുറെ മാലിന്യങ്ങൾ ഇതുപോലുള്ള നാലുംകൂടുന്ന കവലകളിൽ കൊണ്ടിടുകയാണ്‌. മോളേ നളിനീ ഇന്ന്‌ രാത്രി കട്ടായം ഞാനീ ഹൈമാസ്റ്റ്‌ ലൈറ്റുകളെല്ലാം അടിച്ച്തകർത്ത്‌ ആറ്റിലെറിയുമെടീ? കുറുപ്പേട്ടാ? അതെങ്ങനെ? മോളേ എന്നോടൊന്നും പറയരുത്‌ നളിനി ചിന്തിച്ചു. ഇതായെനിക്ക്‌ ഇവരോടെല്ലാം പുച്ഛം. ഈ തെക്കന്മാരെല്ലാം എന്താ ഇങ്ങനെ? ഒരു മനുഷ്യൻ ഇത്രത്തോളം തരംതാഴാമോ കഷ്ടമാണ്‌ കുറുപ്പേട്ടാ കഷ്ടം?. അയാളെ മാത്രം പഴിക്കുന്നതെന്തിനാണ്‌. മാന്യനെന്ന്‌ നടിക്കുന്നവരൊക്കെ കാട്ടുന്നതെന്താണ്‌? കുറുപ്പേട്ടൻ പറഞ്ഞു മോളേ എന്നെ എന്റെ പാട്ടിന്‌ വിടുക. എനിയ്ക്ക്‌ ഒരു ലക്ഷ്യമേയുള്ളൂ. അത്‌ തകർക്കണം, ഹൈമാസ്റ്റ്‌, ആ അനാവശ്യവെളിച്ചം അത്‌ കല്ലടയാറ്റിൽ ഒഴുകിനടക്കട്ടെ?
രാത്രിഭക്ഷണസമയത്തും അടുത്ത ദിവസം പ്രാതലിന്റെ സമയത്തും ‘തരംഗ് ‘ റിസോര്‍ട്ടിലെ ജീവനക്കാരില്‍ നിന്ന് സദാശിവ്ഗഡിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. തലേന്ന്, കാളി നദിക്കരയില്‍ ഞങ്ങള്‍ നിന്നിരുന്ന റോഡരുകിലെ കുന്നിന്റെ മുകളില്‍ത്തന്നെയാണ് സദാശിവ്ഗഡ് കോട്ട. പക്ഷെ, സ്ഥലവാസികളായതുകൊണ്ടായിരിക്കണം, അവരാരും അവിടെ പോയിട്ടില്ല. അതങ്ങനാണല്ലോ, മുറ്റത്തെ മുല്ലയ്ക്ക് ഒരിക്കലും മണമുണ്ടാകില്ലല്ലോ!! മുഴങ്ങോടിക്കാരിക്കും നേഹയ്ക്കും പിന്നില്‍ കാളി നദിയും പാലവും എന്തായാലും സദാശിവ്ഗഡ് കാണാതെ ഗോവയിലേക്കുള്ള യാത്ര തുടരാന്‍ ഞങ്ങള്‍ ഉദ്ദേശമുണ്ടായിരുന്നില്ല. രാവിലെ റിസോര്‍ട്ട് വെക്കേറ്റ് ചെയ്ത് വീണ്ടും കാളി നദിക്കരയിലെത്തിയപ്പോള്‍ നിരാശയാണുണ്ടായത്. പേര് മാത്രം അവശേഷിപ്പിച്ചുകൊണ്ട് കോട്ട പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഒന്നങ്ങോട്ട് കയറാനോ ഫോട്ടോ എടുക്കാനോ പോലും മാര്‍ഗ്ഗമില്ല. അത്രയ്ക്ക് തന്നെ ശുഷ്ക്കമാണ് കോട്ടയെപ്പറ്റിയുള്ള ചരിത്രരേഖകളും. ശ്രീ എം.എസ്. നരവണെ(M.S.Naravane) യുടെ The Maritime & Coastal Forts of India എന്ന പുസ്തകമാണ് അല്‍പ്പമെങ്കിലും വിവരങ്ങള്‍ പകര്‍ന്നുതരുന്നത്. പൊട്ടിപ്പൊളിഞ്ഞ സദാശിവ്‌ഗഡ് കോട്ടയുടെ ഒരു ദൃശ്യം സുണ്ട (Sunda)യിലെ രാജാവായിരുന്ന ബസവ്‌ലിങ്ക്‍‌രാജ് അദ്ദേഹത്തിന്റെ പിതാവായ സദാശിവ്‌ലിങ്ക്‍‌രാജിന്റെ ഓര്‍മ്മയ്ക്കായാണ് കോട്ടയ്ക്ക് സദാശിവ്ഗഡ് എന്ന പേരിട്ടത് മുതലായ കാര്യങ്ങളൊക്കെ പറയുന്നുണ്ടെങ്കിലും കോട്ട ഉണ്ടാക്കിയത് ആരാണെന്നോ എന്നുണ്ടാക്കിയതാണെന്നോ അന്വേഷിച്ചിറങ്ങിയ നരവണെ-യേയും ചരിത്രത്താളുകള്‍ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പഴയ കാര്‍വാര്‍ കോട്ട തകര്‍ത്ത് അതിന്റെ സാമഗ്രികള്‍ ഉപയോഗിച്ചുണ്ടാക്കിയ സദാശിവ്‌ഗഡ് 1783-ല്‍ ജനറല്‍ മാത്യൂസാണ് ഇപ്പോള്‍ കാണുന്ന നശിച്ച കോലത്തിലാക്കി മാറ്റിയത്. സദാശിവ്‌ഗഡിന് മുകളില്‍ നിന്ന് കാളിനദിയുടെ മറ്റൊരു ദൃശ്യം കോട്ട കാണാനായി മുകളിലേക്ക് കയറിയാല്‍, താഴെ കാണുന്ന കാളി നദിയുടെ ദൃശ്യത്തിന് കുറെക്കൂടെ മനോഹാരിതയുണ്ട്. തെളിഞ്ഞ ജലവും വൃത്തിയുള്ള നദീ തീരവും അവഗണിക്കാന്‍ ഞങ്ങള്‍ക്കായില്ല. റോഡില്‍ നിന്ന് താഴെ നദിക്കരയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പടികളുണ്ട്. കാളി നദിയിലേക്കിറങ്ങിച്ചെല്ലുന്ന പടികള്‍ വെള്ളത്തിലിറങ്ങണമെന്ന താല്‍പ്പര്യം നേഹയെപ്പോലെതന്നെ ഞങ്ങള്‍ക്കുമുണ്ടായിരുന്നു. നദീജലത്തിന് തെളിമ മാത്രമല്ല നല്ല കുളിര്‍മയുമുണ്ട്. നല്ലൊരു കോട്ട കാണാനായി രണ്ട് ദിവസമായി ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശ കാളിനദിയുടെ ആ മനോഹരമായ തീരത്ത് അല്‍പ്പനേരം ചിലവഴിക്കുന്നതിനിടെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. നേഹയ്ക്കൊപ്പം അല്‍പ്പസമയം കാളിനദിക്കരയില്‍ ഒരുപാട് അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിന്റെ ബഹുമതി തെക്കേ ഇന്ത്യയില്‍ കര്‍ണ്ണാടകത്തിനുള്ളതാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, എന്നീ തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗോവയും മഹാരാഷ്ട്രയും കര്‍ണ്ണാടകത്തിന്റെ അയല്‍‌സംസ്ഥാനങ്ങളാണ്. മൂന്ന് ദിവത്തെ ചുറ്റിയടിക്കലിന് ശേഷം ഞങ്ങളിതാ കര്‍ണ്ണാടകത്തോട് വിടപറയുകയാണ്. കര്‍ണ്ണാടക-ഗോവ അതിര്‍ത്തിയിലേക്ക് ഇനി 10 കിലോമീറ്ററേയുള്ളൂ. ഗോവയിലേക്ക് കടന്നതോടെ റോഡുകള്‍ കൂടുതല്‍ നല്ലതായി മാറി. ഗോകര്‍ണ്ണമുതല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന പറങ്കിമാവുകളിപ്പോള്‍ എണ്ണത്തില്‍ കൂടുതലായി കാണാനാകുന്നുണ്ട്. ഗോവ…….. വിദേശ ടൂറിസ്റ്റുകളെപ്പോലെ തന്നെ, നാടന്‍ സഞ്ചാരികളുടേയും പറുദീസയായ ഗോവ. യാത്രയുടെ അന്ത്യപാദത്തിലേക്ക് കടക്കുന്നതിന്റേയും ഇനിയുള്ള 3 ദിവസം ബീച്ചുകളിലും ഗോവന്‍ തെരുവുകളിലും പള്ളികളിലും കോട്ടകളിലുമൊക്കെ നിലാവത്ത് തുറന്ന് വിട്ട കോഴികളെപ്പോലെ അലഞ്ഞുതിരിയാമെന്നും, ഗോവന്‍ ഭക്ഷണത്തിന്റെ രുചി ആവോളം ആസ്വദിക്കാമെന്നുമുള്ള ചിന്ത, നന്നായി കുലുക്കിത്തുറന്ന ഒരു ബിയര്‍ കുപ്പിയില്‍ നിന്നെന്ന പോലെ നുരഞ്ഞ് പൊങ്ങാന്‍ തുടങ്ങുകയായി. ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ് കളമൊഴിഞ്ഞ ഗോവയിലേക്കാണ് ചെന്നുകയറുന്നത്. ഫിലിം ഫെസ്റ്റിവലിനൊപ്പം കൃസ്തുമസ്സും പുതുവര്‍ഷവുമൊക്കെ ആഘോഷിക്കാനായി അണിഞ്ഞൊരുങ്ങി സുന്ദരിയായാണ് ഗോവ നില്‍ക്കുന്നത്. പോര്‍ച്ചുഗീസ് ശൈലിയിലുള്ള പഴയ കെട്ടിടങ്ങളും ചെത്തുകല്ലില്‍ പണിതീര്‍ത്ത മതിലുകളുമൊക്കെ വെളുത്തചായം പൂശി നിര്‍ത്തിയിരിക്കുന്നു. എല്ലാം ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ചിലവിലാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ഗോവയെപ്പറ്റി പറഞ്ഞുപോകുമ്പോള്‍ ഈ യാത്രയടക്കം 4 പ്രാവശ്യം ഗോവ സന്ദര്‍ശിച്ച വകയിലും, ഗോവക്കാരനായ സഹപ്രവര്‍ത്തകന്‍ ആന്റോണിയോ ഗ്രേഷ്യസുമായി സംവദിച്ചും, എന്റെ നിരക്ഷരത്ത്വത്തിന്റെ കാഠിന്യം കുറക്കുന്നതിലേക്കായി ഞാന്‍ മനസ്സിലാക്കിയ ചില കൌതുകകരമായ കാര്യങ്ങള്‍ കുറിച്ചിടട്ടെ. 1. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവയെങ്കിലും ജനസംഖ്യ ഏറ്റവും കുറവ് ഗോവയിലല്ല. നാലാം സ്ഥാനമാണ് ജനസംഖ്യ കുറവിന്റെ കാര്യത്തില്‍ ഗോവയ്ക്ക്. 2. നമ്മള്‍ ഭൂരിഭാഗം പേരും വിചാരിക്കുന്നതുപോലെ ഗോവ ഒരു ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമല്ല. നേരിയ തോതിലാണെങ്കിലും ഹിന്ദുക്കളാണ് ഗോവയില്‍ കൂടുതലുള്ളത്. 3. പോര്‍ച്ചുഗീസുകാര്‍ ഗോവ കൈയ്യടിവെച്ച് ഭരിച്ചത് 450 വര്‍ഷത്തിലധികമാണ്. 4. ഡബോളിം എന്ന ഒറ്റയൊരു വിമാനത്താവളം മാത്രമേ ഗോവയിലുള്ളൂ. 5. വളരെച്ചെറിയ എക്‍സൈസ് നികുതി മാത്രം ചുമത്തുന്നതുകൊണ്ട് ഗോവയില്‍ മദ്യത്തിന് വളരെ വിലക്കുറവാണെന്ന് മാത്രമല്ല, ഒരുവിധം എല്ലാ ഭോജനശാലകള്‍ക്കും ബീച്ച് ഷാക്കുകള്‍ക്ക് വരെയും ബാര്‍ ലൈസന്‍സ് ഉണ്ട്. ഇങ്ങനൊക്കെയാണെങ്കിലും വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് റോഡിലും ഓടയിലും കിടക്കുന്നവരേയും, റോഡിന്റെ വീതി അളക്കുന്നവരേയും ഞാനിതുവരെ കണ്ടിട്ടില്ല. 6. ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലുള്ള കൊങ്കണി ആണെങ്കിലും മറാഠിയിലുള്ള കത്തിടപാടുകള്‍ സര്‍ക്കാര്‍ പരിഗണിക്കാറുണ്ട്. അത്തരം കത്തുകള്‍ക്ക് മറാഠിയില്‍ത്തന്നെ മറുപടി കൊടുക്കുന്നതും പതിവാണ്. 7. അഭിപ്രായ വോട്ടെടുപ്പ് (Opinion Poll) നടത്തി സ്വന്തം ഭാവി തീരുമാനിച്ചിട്ടുള്ള ഏക സംസ്ഥാനം ഗോവയാണ്. ‘വേണം‘ ‘വേണ്ട‘ എന്നീ രണ്ട് അഭിപ്രായങ്ങള്‍ മാത്രം രേഖപ്പെടുത്താവുന്ന ‘റെഫറണ്ടം‘ എന്ന് വിളിക്കപ്പെടുന്ന അത്തരം ഒരു ഒപ്പീനിയന്‍ പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരേയൊരു പ്രാവശ്യം മാത്രമാണ് നടന്നിട്ടുള്ളത്. തങ്ങള്‍ക്ക് യൂണിയന്‍ ടെറിട്ടറി ആയി നിലനിന്നാല്‍ മതി എന്ന് ഗോവക്കാര്‍ അന്ന് (16 ജനുവരി 1967ല്‍) വന്‍ ഭൂരിപക്ഷത്തോടെ തീരുമാനിക്കുകയായിരുന്നു. തലസ്ഥാനമായ പനാജിയിലേക്ക് എത്താറായതോടെ റോഡിന്റെ വീതി കൂടിക്കൂടി വന്നു, തിരക്ക് വര്‍ദ്ധിച്ചു, ‘വണ്‍ വേ‘ ആശങ്കകള്‍ എന്നെപ്പിടികൂടുകയും ചെയ്തു. ‘വണ്‍ വേ‘കളിലൂടെയും കയറിപ്പോകാന്‍ നിര്‍ദ്ദേശം തരുമെന്നുള്ളത് നേവിഗേറ്ററിന്റെ ഒരു വലിയ ന്യൂനതയാണ്. അതുകൊണ്ടുതന്നെ റോഡരുകിലുള്ള പരസ്യങ്ങള്‍ക്കും മറ്റ് ബോര്‍ഡുകള്‍ക്കുമിടയില്‍ നിന്ന് വണ്‍ വേ ബോര്‍ഡ് കണ്ടുപിടിക്കേണ്ടത് ഡ്രൈവറായ എന്റെ തന്നെ ജോലിയാണ്. പ്രതീക്ഷിച്ചതുപോലെ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ലെങ്കിലും പനാജിയുടെ ഹൃദയഭാഗത്തുള്ള ഇരട്ട റൌണ്ട് എബൌട്ടുകളില്‍ നേവിഗേറ്റര്‍ പറഞ്ഞുതന്നത് ശ്രദ്ധിക്കാതെ ഞാന്‍ തെറ്റായ വഴിയിലേക്ക് കയറി. എവിടെയെങ്കിലും വാഹനം നിര്‍ത്തി വഴി ചോദിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ ഒരു ട്രാഫിക്‍ ജാമിന് സമാധാനം പറയേണ്ടി വരും. അങ്ങനെയൊരു വഴി തിരക്കലിന്റെ ആവശ്യം വരുന്നില്ല നേവിഗേറ്ററുള്ളപ്പോള്‍. തെറ്റിക്കയറിയ വഴിയില്‍ നിന്ന് വീണ്ടും നേര്‍വഴിക്ക് നയിച്ച് നേവിഗേറ്റര്‍ ഞങ്ങളെ മണ്ടോവിപ്പാലം കടത്തിവിട്ടു. വാഹനം വീണ്ടും വടക്കന്‍ ദിശയിലേക്ക്…. 12 മണിയോടെ കലാഗ്യൂട്ട് ബീച്ചിലുള്ള ഓസ്‌ബോണ്‍ ഹോട്ടലില്‍ ഞങ്ങള്‍ ചെന്നുകയറി. ഒട്ടും സമയം കളയാതെ ബാഗെല്ലാം മുറിയില്‍ വെച്ച് ഒന്ന് ഫ്രെഷായി നേരെ ബീച്ചിലേക്ക് നടന്നു. കലാഗ്യൂട്ട് ബീച്ചിലെ തിരക്ക് കലാഗ്യൂട്ട് ബീച്ച് ഗോവയിലെ ബീച്ചുകളുടെ റാണിയെന്നാണ് കലാഗ്യൂട്ട് ബീച്ച് അറിയപ്പെടുന്നത്. തെങ്ങുകള്‍ സമൃദ്ധമാണ് ഈ മനോഹര തീരത്ത്. കലാഗ്യൂട്ട് എന്ന പേര് വന്നതിന് പിന്നില്‍ ഒരുപാട് ഊഹാപോഹങ്ങളുണ്ട്. മുക്കുവരുടെ ഇടം എന്ന അര്‍ത്ഥം വരുന്ന കോളി ഗുട്ടി (Koli-gutti), കലയുടെ ഗ്രാമം എന്നര്‍ത്ഥം വരുന്ന കലയാന്‍‌ഗുട്ടി (Kalayangutti), വലിയ തെങ്ങിന്റെ കുഴി എന്നര്‍ത്ഥം വരുന്ന കോണ്‍‌വാല്ലോ ഘോട്ട് (Konvallo-ghott), എന്നതൊക്കെ പറങ്കികളുടെ നാവിലൂടെ വന്നപ്പോള്‍ കലാഗ്യൂട്ട് എന്നായി മാറിക്കാണാമെന്നാണ് അനുമാനം. 4 മൈലോളം നീളത്തിലാണ് കലാഗ്യൂട്ട് ബീച്ച്. 1960 ല്‍ ഹിപ്പികളാണ് കലാഗ്യൂട്ട് ബീച്ച് കണ്ടുപിടിച്ചത്. ബീച്ചിന്റെ തുടക്കസ്ഥാനത്ത്, ബീച്ച് ഷാക്കുകള്‍ വളര്‍ന്ന് വലുതായി ഓല മേഞ്ഞ മേല്‍ക്കൂരയുള്ള വലിയ ഹോട്ടലുകളായി മാറിയിരിക്കുന്നു. ആ ഭാഗത്ത് കറങ്ങി നടക്കുന്നത് ഭൂരിഭാഗവും ഇന്ത്യന്‍ ടൂറിസ്റ്റുകളാണ്. വിദേശികള്‍ക്ക് അല്‍പ്പവസ്ത്രമണിഞ്ഞ് എണ്ണയും തേച്ച് ഉണങ്ങാന്‍ കിടക്കാനുള്ള ഒരു സാഹചര്യമില്ലാത്തതുകൊണ്ട് അവരൊക്കെയും ബീച്ചിന്റെ തെക്കോട്ടുള്ള ഭാഗത്തേക്ക് ചേക്കേറിയിരിക്കുന്നു. കലാഗ്യൂട്ട് ബീച്ചിലെ പ്രാധാന വഴിയിലൂടെ ഏകാന്തമായ ഒരു കടല്‍ക്കരയും പ്രതീക്ഷിച്ച് വരുന്നവര്‍ ശരിക്കും നിരാശരാകും. ഏകാന്തത വേണമെങ്കില്‍ ഗോവയില്‍ത്തന്നെ ഒരുപാട് ബീച്ചുകള്‍ വേറെയുണ്ട്. കലാഗ്യൂട്ട് പൂരപ്പറമ്പാണ്. ഭോജനശാലകള്‍, ചെറുതും വലുതുമായ റിസോര്‍ട്ടുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വഴിവാണിഭങ്ങള്‍, ബീച്ച് വാണിഭങ്ങള്‍, എന്നിങ്ങനെയുള്ള തിരക്കുകളാണ് കലാഗ്യൂട്ടില്‍ ആരെയും എതിരേല്‍ക്കുക. ബീച്ച് സാഹസികവിനോദങ്ങളുടെ തിരക്ക് ബീച്ചിലെ തിരക്ക് മറ്റൊരു ദൃശ്യം പറന്നുയരാന്‍ തയ്യാടെടുത്ത് നില്‍ക്കുന്ന ഒരു പാരച്ച്യൂട്ട് പറന്നുയരുന്ന ഒരു പാരച്ച്യൂട്ട് വാട്ടര്‍ സ്ക്കൂട്ടര്‍, ബനാനാ റൈഡ്, ഡോള്‍ഫിന്‍ വാച്ചിങ്ങ്… ഇതിനൊക്കെപ്പുറമേ ബീച്ചില്‍ സാഹസിക വിനോദങ്ങളായ പാരാ സെയിലിങ്ങ്, ബനാനാ റൈഡ്, വിന്‍ഡ് സര്‍ഫിങ്ങ്, വാട്ടര്‍ സ്കൂട്ടര്‍ റൈഡ്‍, ഡോള്‍ഫിന്‍ വാച്ചിങ്ങ് എന്നിങ്ങനെയുള്ള പരിപാടികളുടെ തിരക്ക് വേറെയും. കാലുകുത്താന്‍ സ്ഥലമില്ല കടപ്പുറത്തൊരിടത്തും. 1990 – ല്‍ ആണ് ഞാനാദ്യമായി ഗോവയിലെത്തുന്നത്. 27 സഹപാഠികള്‍ക്കൊപ്പം 21 ദിവസം നീണ്ടുനിന്ന ആള്‍ ഇന്ത്യാ സ്റ്റഡി ടൂറിന്റെ ഭാഗമായി അന്ന് ഗോവയില്‍ കാലുകുത്തിയപ്പോള്‍ കണ്ട കലാഗ്യൂട്ടല്ല ഇന്നത്തെ കലാഗ്യൂട്ട്. 20 കൊല്ലം എന്നത് വളരെ വലിയൊരു കാലയളവ് തന്നെ. എന്റെ യൌവ്വനത്തിന്റെ, ചോരത്തിളപ്പിന്റെ, വിദ്യാഭ്യാസകാലമെന്ന സുവര്‍ണ്ണയുഗത്തിന്റെ ആ ദിനങ്ങളിലേക്ക് നിന്നനിപ്പില്‍ ഞാനൊന്ന് പോയി വന്നു. മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയായത് എത്ര നന്നായി. മുന്നോട്ട് പായുന്നില്ലെങ്കിലും കുതിരയെ പിന്നോട്ട് അതിവേഗത്തില്‍ പായിക്കാനാവുന്നുണ്ട് ! കുതിരപ്പുറത്തുനിന്നിറങ്ങി തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് നടന്ന് ഒരു ബീച്ച് ഷാക്കില്‍ ഇരുപ്പുറപ്പിച്ചു. ഇന്നിനി എങ്ങോട്ടും ഞാനില്ല. ഭക്ഷണവും യാത്രാക്ഷീണത്തിനുള്ള മരുന്നായി അല്‍പ്പം കടുക്കവെള്ളവും കഴിച്ച് ഷാക്കില്‍ത്തന്നെ ഇരുന്ന് ഉറങ്ങുക. തല പൊങ്ങുമ്പോള്‍ വെള്ളത്തിലിറങ്ങി നേഹയ്ക്കൊപ്പം കുറെ സമയം ചിലവഴിക്കുക. ഇതൊക്കെത്തന്നെയാണ് ബീച്ചില്‍ ചെയ്യാനുള്ള പ്രധാന കാര്യങ്ങള്‍. അതിനൊരു മാറ്റവുമില്ല, തര്‍ക്കവുമില്ല. മത്സ്യബന്ധനവള്ളത്തിനു ചുറ്റുമുള്ള തിരക്ക് ഭക്ഷണം വരാനുള്ള ഇടവേളകളിലും കടുക്കവെള്ളത്തിന്റെ ഗ്ലാസ്സ് ഒഴിഞ്ഞ് നിറയുന്ന ഇടവേളകളിലും ചെരുപ്പൊന്നുമിടാതെ ബീച്ചിലൂടെ തെക്കുവടക്ക് നടന്നു. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന വിദേശികള്‍, കരയ്ക്കണഞ്ഞ വള്ളത്തിലെ മീനെല്ലാം തരംതിരിക്കുന്ന മുക്കുവര്‍ക്കിടയില്‍ ആദ്യമായിട്ട് മീന്‍പിടുത്തവള്ളം കണ്ടിട്ടെന്നപോലെ തടിച്ചുകൂടിയിട്ടുള്ള സായിപ്പന്മാരും മദാമ്മമാരും, ബീച്ച് ബെഞ്ചുകളില്‍… വലിച്ച് നെഞ്ച് കലങ്ങാനുള്ളവരേയും കാത്തിരിക്കുന്ന ഹുക്കകള്‍. അങ്ങനെയങ്ങനെ വ്യത്യസ്തമായ ബീച്ച് കാഴ്ച്ചകള്‍ക്ക് ഒരു പഞ്ഞവുമില്ല ഗോവയില്‍. ശീര്‍ഷാനത്തില്‍ നില്‍ക്കുന്ന ഒരു വിദേശി ബീച്ച് ഷാക്കിന് മുന്നിലെ ബഞ്ചുകളും കസേരകളും ഹുക്കകളും കഴിഞ്ഞ 3 പ്രാവശ്യവും ഗോവയില്‍ വന്നപ്പോള്‍ കാണാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന കാഴ്ച്ചയൊരെണ്ണത്തില്‍ എന്റെ നോട്ടം ഉടക്കി നിന്നു. ചുവന്ന യൂണിഫോമിട്ട ലൈഫ് ഗാര്‍ഡുകള്‍ ! ഞങ്ങളുണ്ട് രക്ഷിക്കാന്‍ പേടിക്കണ്ട – ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ ഗോവയിലെ ബീച്ചുകളിലെല്ലാം ഇപ്പോള്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാണ്. ബേ വാച്ച് പരമ്പരയിലെ പമേല ആന്റേഴ്‌സനെപ്പോലെ ചുവന്ന ഒറ്റപ്പീസ് ബിക്കിനിയില്‍ സ്ത്രീകളാരും ലൈഫ് ഗാര്‍ഡുകളുടെ സേവനം ചെയ്യുന്നില്ലെങ്കിലും, ചുവന്ന് ഷോര്‍ട്ട്സും നീളന്‍ കൈയ്യുള്ള ടീ ഷര്‍ട്ടുമിട്ട് റേഡിയോ(വാക്കി ടോക്കി) കൈയ്യില്‍ പിടിച്ച്, ഓരോ 100 മീറ്ററിനുമിടയില്‍ പുരുഷ ലൈഫ് ഗാര്‍ഡുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും തോളില്‍ ലൈഫ് ബോയ് തൂങ്ങിക്കിടക്കുന്നു. ബീച്ചിലോടിക്കാന്‍ ഫോര്‍ വീള്‍ ഡ്രൈവ് ജീപ്പ്. അപകടസ്ഥലത്ത് വെള്ളത്തിലൂടെ പാഞ്ഞെത്താന്‍ വാട്ടര്‍ സ്കൂട്ടറുകള്‍, മൊബൈല്‍ ബീച്ച് ടവറുകള്‍ എന്നിങ്ങനെ സര്‍വ്വ സന്നാഹങ്ങളുമായാണ് ഗാര്‍ഡുകള്‍ നിലകൊള്ളുന്നത്. ബീച്ചില്‍ ഇടയ്ക്കിടയ്ക്ക് ചില കൊടികളും കാണാം. ഞാനൊരു ലൈഫ് ഗാര്‍ഡിനെ ചുറ്റിപ്പറ്റി നിന്ന് അല്‍പ്പം വിവരമൊക്കെ ശേഖരിച്ചു. ഗാര്‍ഡിന്റെ പേര് മാത്യൂസ്. കൊടികള്‍ വെച്ചിരിക്കുന്നത് ആഴമുള്ള ഭാഗത്താണ്. ആഴമില്ലാത്ത ഭാഗത്തുനിന്ന് ആരെങ്കിലും കൊടിയുള്ള സ്ഥലത്തേക്ക് വരുമ്പോഴേക്കും വിസിലടിച്ച് അവരെ നിയന്ത്രിക്കുന്നുണ്ട് കക്ഷി. കോടിക്കണക്കിന് (ഏതാണ്ട് 43 കോടിയോളം) രൂപയാണ് സര്‍ക്കാര്‍ ബീച്ച് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കാന്‍ വേണ്ടി ചിലവഴിക്കുന്നത്. ദിവസവും പലതരത്തിലുള്ള അത്യാഹിതങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഗാര്‍ഡുകള്‍ വന്നതിനുശേഷം അപകടമരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലത്രേ! സാമാന്യം നല്ല ശമ്പളമൊക്കെ ഇപ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് കിട്ടുന്നുണ്ട്. 7000 രൂപ കിട്ടുന്നുണ്ട്‌ മാത്യൂസിന്. ടൂറിസ്റ്റുകള്‍ ഉള്ള സീസണിലും ഇല്ലാത്ത സീസണിലും ഗാര്‍ഡുകള്‍ ബീച്ചില്‍ പോകണം. ഒന്നര കൊല്ലത്തെ പരിശീലനത്തിനുശേഷമാണ് ഗാര്‍ഡുകള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതില്‍ത്തന്നെ ഒന്നരമാസം ഈ കടലില്‍ത്തന്നെയാണ് പരിശീലനം. മുംബൈയില്‍ നിന്നുള്ള Dristhi Adventure Sports ആണ് ലൈഫ് ഗാര്‍ഡുകളുടെ കോണ്ട്രാക്‍ട് എടുത്തിരിക്കുന്നത്. 106 കിലോമീറ്ററോളം വരുന്ന ഗോവയുടെ തീരത്ത് മാത്യൂസിനെപ്പോലുള്ള 440ല്‍ പ്പരം ലൈഫ് ഗാര്‍ഡുകളുടെ സേവനമാണ് 2010 ആയതോടെ ഗോവന്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്നത്. ജനങ്ങള്‍ മാത്യൂസിന്റെ വിസില്‍ അടി വക വെക്കാതെ കൊടി വെച്ചിരിക്കുന്ന ആഴമുള്ള ഭാഗത്തേക്ക് നീന്തിക്കടക്കാന്‍ തുടങ്ങി. വിസിലടി ചെവി തുളക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നടത്തം തുടര്‍ന്നു. കണ്ണേ മടങ്ങുക തീരെ കണ്ടുനില്‍ക്കാന്‍ പറ്റാതിരുന്ന ഒരു കാഴ്ച്ച നാടോടികളുടെ സര്‍ക്കസ്സാണ്. ബീച്ചില്‍ ഉണങ്ങാന്‍ കിടക്കുന്ന വിദേശികള്‍ക്കിടയിലാണ് പ്രകടണം. വിദേശനാണ്യമാണല്ലോ എല്ലാവരുടേയും നോട്ടം. ബാലവേല നിരോധനം എന്നൊക്കെപ്പറഞ്ഞ് അലറിവിളിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലെന്നാണോ ? ഞാനടക്കമുള്ള ജനങ്ങള്‍ കാറിലും വിമാനത്തിലുമൊക്കെ കയറി കാതങ്ങള്‍ താണ്ടി വന്ന് ബീച്ചുകളില്‍ ആര്‍ഭാട ജീവിതം കൊഴുപ്പിക്കുന്നതിനിടയില്‍ ഒരു ചാണ്‍ വയറിന് വേണ്ടി ഞാണിന്മേല്‍ക്കയറേണ്ടിവരുന്ന ജന്മങ്ങള്‍. നേഹയുടെ പ്രായം പോലുമില്ലാത്ത ബാല്യങ്ങള്‍. വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ശരിയായ മുഖം ഇതുപോലെ ചിലയിടങ്ങളിലെങ്കിലും മറനീക്കി പുറത്തുവരുന്നുണ്ട്. ഗതികേടുകൊണ്ട് അത് കണ്ടുനില്‍ക്കുന്ന വിദേശികളുടെ മനസ്സില്‍ എന്താണാവോ അപ്പോള്‍ കടന്നുപോകുന്നത്. ആലോചിച്ചിട്ട് എനിക്കൊരു പിടുത്തവും കിട്ടിയില്ല. ഒരു നോട്ടവും ഒരു ക്യാമറാ ക്ലിക്കും. അതിലധികനേരം കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ് അത്തരം കാഴ്‌ച്ചകള്‍. പെട്ടെന്ന് തന്നെ തിരിച്ച് നടന്നു. ബീച്ച് ഷാക്കിലെത്തി, മേശപ്പുറത്തിരിക്കുന്ന കടുക്കവെള്ളത്തില്‍ ഊളിയിട്ടു. നേഹയും മുഴങ്ങോടിക്കാരിയും ചേര്‍ന്ന് ഒരു ബീച്ച് കാസില്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഒരു ബീച്ച് കാസില്‍ തയ്യാറാകുന്നു ബീച്ചിലേക്ക് നോക്കിയിരുന്ന് ഭക്ഷണവും കഴിച്ച്, ഇളം കാറ്റിന്റെ തലോടലേറ്റ് ഷാക്കിലെ ബഞ്ചില്‍ത്തന്നെ കിടന്നുറങ്ങുന്നതിന്റെ സുഖം ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയും പതുപതുപ്പുള്ള മെത്തയ്ക്കും ശീതീകരണയന്ത്രത്തിനും തരാനാകില്ല. വൈകീട്ട് ഗോവന്‍ തെരുവുകളിലൂടെ വേഗത വളരെക്കുറച്ച് വാഹനമോടിച്ച് നടന്നു. തെരുവുകാഴ്ച്ചകളൊക്കെ ബഹുകേമമാണ്. രാത്രി ആകുമ്പോള്‍ ബീച്ചില്‍ നിന്ന് കരയ്ക്ക് കയറി കുറെക്കൂടെ മാന്യമായി ശരീരഭാഗങ്ങള്‍ പൊതിഞ്ഞിട്ടാണ് വിദേശികള്‍ നടക്കുന്നതെങ്കിലും നാടന്‍ സായിപ്പന്മാര്‍ അങ്ങനെയൊന്നുമല്ല. അവര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ ബഹുഭൂരിപക്ഷവും ഉടുതുണിയുമായി ശത്രുതയിലാണെന്ന് തോന്നുന്നു. പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വന്നു. “പുതിയ തലമുറയിലെ ഈ പെങ്കൊച്ചുങ്ങളൊക്കെ അവളുമാരുടെ അമ്മൂമ്മമാര്‍ കിടപ്പറയില്‍ ഉപയോഗിച്ചിരുന്ന അത്രയും തുണിപോലും നടുറോട്ടില്‍ ധരിക്കുന്നില്ല” രാത്രി ഭക്ഷണവും കടുക്കവെള്ളവും മറ്റൊരു ബീച്ച് ഷാക്കില്‍ പോയിരുന്ന് അകത്താക്കി. ന്യൂയര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു ഗോവയില്‍. ബീച്ചില്‍ പലയിടത്തും അമിട്ടുകള്‍ ആകാശത്തുയര്‍ന്ന് പൊട്ടി വര്‍ണ്ണങ്ങള്‍ വാരിവിതറുന്നുണ്ട്. തീറ്റയും കുടിയും നിരീക്ഷണങ്ങളുമൊക്കെയായി താരതമ്യേന സഞ്ചാരം കുറഞ്ഞ ഒരു ദിവസം കൂടെ പെട്ടെന്ന് കടന്നുപോയി.
അതിഥി ടീച്ചർ ആശുപത്രിയിൽ; കൽക്കി ആരെന്ന് ഋഷി അറിയുന്നു; സൂര്യയുടെ അവസ്ഥ ഇനി എന്താകും ; എല്ലാ ട്വിസ്റ്റുകളും ഒന്നിച്ച് ; കൂടെവിടെ വരും ദിവസങ്ങൾ അതിനിർണ്ണായകം! By Safana SafuOctober 1, 2022 മലയാളികളുടെ ഉള്ളിൽ തീ പടർത്തിക്കൊണ്ട് മുന്നേറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ. സീരിയലിൽ ഏതൊക്കെ കഥാപാത്രങ്ങൾ ഉണ്ടോ അവരെല്ലാം ഇപ്പോൾ... serial story review എല്ലാം തമ്മിൽ കൂടിക്കുഴയുന്നല്ലോ?; സൂര്യയെ കൊല്ലാൻ കൽക്കി കാണിച്ച പണി; ഋഷി കയ്യോടെ പോകുമോ..?; മരണത്തിൽ നിന്ന് സൂര്യയെ രക്ഷിക്കാൻ എന്താണ് വഴി; കൂടെവിടെ ട്വിസ്റ്റോട് ട്വിസ്റ്റ്! By Safana SafuSeptember 30, 2022 കൂടെവിടെ ഇന്ന് അതിനിർണ്ണായക എപ്പിസോഡ് ആണ്. സൂര്യയെ കൊല്ലാൻ കൽക്കിയും സ്വന്തം അമ്മയായ റാണിയും ജഗനും മുന്നിട്ടങ്ങുകയാണ്. എന്താണ് അവസാനം സംഭവിക്കുക... serial story review ഋഷിയ്ക്ക് തീരെ ബുദ്ധിയില്ല; സൂര്യയും മിത്രയും സൂരജ് സാറും ഇനി ടീം ആകും; കൂടെവിടെ ആ ട്വിസ്റ്റ് എന്ത് ? By Safana SafuSeptember 28, 2022 മലയാള മിനിസ്ക്രീൻ സീരിയലുകളിൽ ഇന്ന് പരീക്ഷണ കാലമാണ്. എല്ലാ സീരിയലുകളും ഇപ്പോൾ ഒന്നിനൊന്ന് മെച്ചമാക്കുകയാണ്. അതിൽ ഏഷ്യാനെറ്റ് സീരിയൽ കൂടെവിടെ ട്വിസ്റ്റോട്... serial story review റാണിയമ്മ ജയിലിലേക്ക് ; എസ് പി സൂരജ് സാർ വെറുതെ വിടില്ലന്ന് ഉറപ്പിച്ചു; സൂര്യയുടെ ‘അമ്മയെ രക്ഷിക്കാൻ ഋഷി അവസാന ശ്രമം നടത്തും; കൂടെവിടെ കഥയിൽ അടുത്ത ആഴ്ച്ച നടക്കുന്ന സംഭവം ഇങ്ങനെ! By Safana SafuSeptember 17, 2022 മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ വരും എപ്പിസോഡ് റാണിയ്ക്ക് കണ്ടക ശനിയാണ് എന്ന്... serial story review അക്കാര്യത്തിൽ ഋഷി ഭയക്കില്ല; അതിഥിയുടെ മകൾ അല്ല കൽക്കി എന്ന് ഋഷി തന്നെ തെളിയിക്കും; റാണിയെ വച്ച് ഋഷി കളിക്കണം; കൂടെവിടെ സീരിയലിലെ ആ രഹസ്യത്തിനു പിന്നിലെ കഥ! By Safana SafuSeptember 16, 2022 മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഋഷി രണ്ടിലൊന്ന് തീരുമാനിക്കുകയാണ്. അതായാത്,... serial story review റാണിയെ കുത്തി നോവിച്ച് ആദിയുടെ പ്രതികാരം ; അതിഥിയും ആദി സാറും വേർപിരിഞ്ഞാലും ഋഷി സൂര്യ പ്രണയം നഷ്ടമാകില്ല; ഋഷ്യ പ്രണയം കണ്ട് റാണിയ്ക്ക് ഭ്രാന്ത് ; ഋഷി മാളിയേക്കലിൽ നിന്നും അമ്മയ്ക്ക് അരികിലേക്ക്; കൂടെവിടെ അടിപൊളി എപ്പിസോഡ്! By Safana SafuSeptember 14, 2022 മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ വളരെ പെട്ടന്ന് വലിയ ഒരു മാറ്റത്തിലേക്ക് കടന്നു. അവിടെ സാധാരണ സീരിയൽ പ്രേക്ഷകർ പറയുന്ന കുറ്റപ്പെടുത്തലുകൾക്ക്... serial story review കൽക്കിയുടെ വരവിന് പിന്നിൽ ഋഷിയെയും സൂര്യയെയും വേർപിരിക്കണം എന്ന ഉദ്ദേശമോ..?; അതിഥിയുടെ സമ്മതം കാരണം ഋഷി അബദ്ധം കാണിച്ചു; സൂര്യയോട് എന്തിന് ഈ ചതി; കൂടെവിടെ നിരാശപ്പെടുത്തുന്നു എന്ന് പ്രേക്ഷകർ! By Safana SafuSeptember 13, 2022 മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ വളരെ പെട്ടന്ന് വലിയ ഒരു മാറ്റത്തിലേക്ക് കടന്നു. അവിടെ സാധാരണ സീരിയൽ പ്രേക്ഷകർ പറയുന്ന കുറ്റപ്പെടുത്തലുകൾക്ക്... serial story review രണ്ടും കൽപ്പിച്ച് റാണിയും ജഗനും; വെറുപ്പ് കാട്ടി സൂര്യ; ഋഷിയ്ക്ക് ഇത് സാധിക്കുമോ?; ഡിവോഴ്‌സ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആദിയും അതിഥിയും വിവാഹിതരാകുന്നു..?; കൂടെവിടെയിൽ അത് സംഭവിക്കുമോ..?! By Safana SafuSeptember 3, 2022 കൂടെവിടെ സീരിയൽ ഓണം ആഘോഷത്തിന്റെ നിറവിലാണ്. ഇന്ന് ഒരു കുടുംബം പോലെ എല്ലാ താരങ്ങളും മലയാളികളുടെ ഇടയിൽ സജീവമാണ്. അടുത്ത ആഴ്ച... serial story review ആ രണ്ടു ചടങ്ങുകൾ ഒന്നിച്ചു നടക്കുമ്പോൾ തകർക്കാൻ കച്ചകെട്ടി കൽക്കി; ആദിയെ നാണം കെടുത്തി റാണിയമ്മ പക വീട്ടുന്നു…; സൂര്യ VS കൽക്കി ഇനി കൂടെവിടെയിൽ തിളങ്ങും! By Safana SafuSeptember 1, 2022 മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. സീരിയലിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ കണ്ടിട്ട് കൽക്കിയും സൂര്യയും തമ്മിൽ... serial story review റാണിയ്ക്കും ജഗനും ഇടയിൽ ഋഷി കുടുങ്ങി; റാണിയമ്മ ഒരു മന്ദബുദ്ധിയല്ല; ആദി സാറിന് മറ്റൊരു ബന്ധം?; പിന്നിലെ സത്യാവസ്ഥ ഇത്…; കൂടെവിടെ രസകരമായ എപ്പിസോഡിലേക്ക്! By Safana SafuAugust 30, 2022 മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. സീരിയലിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ കണ്ടിട്ട് ആർക്കും ഒന്നും മനസിലാകുന്നില്ല... serial story review അമ്പോ… സൂര്യയെ അടിച്ചു വീഴ്ത്തി റാണിയമ്മ ; റാണിയമ്മ അവസാനം ചതിക്കുമോ..?; എല്ലാം ഒപ്പിച്ചു വച്ചിട്ട് ഋഷി അമ്മയ്ക്കും അച്ഛനും ഒപ്പം അടിച്ചുപൊളിക്കുന്നു…; ആ ഋഷിയോട് ഇനി സൂര്യ മിണ്ടരുത്; കൂടെവിടെ എപ്പോസോഡ് ! By Safana SafuAugust 25, 2022 മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പര കൂടെവിടെ വീണ്ടും ഒരു വമ്പൻ ട്വിസ്റ്റിലേക്ക് ആണ് കടക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള... serial story review സൂര്യയുടെയും റാണിയുടേയും മിസ്സിങ് റേറ്റിങ്ങിൽ ഗുണം ചെയ്തു; സൂര്യയെ ചതിച്ച് റാണിയ്ക്ക് രക്ഷപെടാനാകില്ല…; സൂര്യയോട് ഈ ദ്രോഹം ചെയ്തതിന് ഋഷി അനുഭവിക്കും ; കൂടെവിടെയിൽ തകർപ്പൻ സീൻ ! By Safana SafuAugust 21, 2022 മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആരാധകരെ മുൾമുനയിൽ നിർത്തുന്ന സീനുകളാണ് ഇപ്പോൾ കഥയിൽ നടക്കുന്നത്. നായികയായ സൂര്യയെ... More Posts Page 5 of 31‹ Previous123456789Next ›Last » Latest News ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്… ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി; രണ്ട് അമ്മമാരെ കുറിച്ച് മനസ്സ് തുറന്ന് സുപ്രിയ മേനോൻ November 27, 2022 മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു November 27, 2022 കൂടെവിടെ സീരിയൽ ക്ലൈമാക്സ് ആയോ?; ദയ സീരിയൽ അവസാനിച്ചപ്പോൾ പുത്തൻ സീരിയൽ സമയം ; ഏഷ്യാനെറ്റ് സീരിയലുകളുടെ സമയമാറ്റം ഇങ്ങനെ! November 26, 2022 അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത November 26, 2022 ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന November 26, 2022 ആദ്യ ഭാര്യയോട് സ്റ്റിൽ ഐ ലവ് യു എന്ന് പറഞ്ഞ് സിദ്ധാർത്ഥ്; ഒന്നുകിൽ ഞാൻ നാറും അല്ലെങ്കിൽ ഞാൻ നേടും; കുടുംബവിളക്ക് സീരിയൽ വല്ലാത്തൊരു കഥ തന്നെ ! November 26, 2022 മിന്നുകെട്ട് കഴിഞ്ഞ് ആദ്യരാത്രി ഇല്ലാത്തത് കാര്യമായി…; സരയുവിന് ഇനി ആദ്യരാത്രി ; ശേഷം കിയാണി സീൻ വീണ്ടും; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് ! November 26, 2022 അമ്മയറിയാതെ സീരിയലിൽ വമ്പൻ ട്വിസ്റ്റ്.. ; അലീനയെ വിടാതെ ജിതേന്ദ്രൻ; ചാടിവീണ അമ്പാടിപ്പുലി! November 26, 2022 ദിലീപ് നല്ല പയ്യനാണ്, ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട് ; വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല; സുബ്ബലക്ഷ്മി November 26, 2022 അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ; വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു സുരേഷ് ഗോപിയെ കുറിച്ച് അബ്ദുൾ ബാസിത്ത്! November 26, 2022 Trending Malayalam എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള Malayalam നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു serial news അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞ് ദര്‍ശന; ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു എന്ന് ദർശനയുടെ അച്ഛൻ! Movies എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല
Ocat ™ Catalog Marketing System in Kerala | Kerala Holiday Packages | Best Online Store Franchise Opportunity | Land Surveyors Kottayam | Online catalog Marketing service Thodupuzha | Dealers of surgical Equipment & Disposables in Pala | Fitness Equipment Dealers Thodupuzha | Artificial Grass / Ceramic Roofing Tiles Delear In Thodupuzha | Suppliers of Fitness Equipment Kottayam | Inverters Payyanur | Nursing College Admission | Crane Rental Services in Thodupuzha | Turf play ground in Thrissur | ഇൻഫൊർമേറ്റീവ് ഓൺലൈൻ അഡ്വെർടൈസിങ് സർവീസ് ബിസിനസ് സംബന്ധമായ വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ പരസ്യങ്ങൾ ഒരു വെബ്സൈറ്റിന്റെ കീഴിൽ ഓൺലൈൻ കാറ്റലോഗായി പ്രസിദ്ധീകരിച്ച്, മാർക്കറ്റിംഗ് പോർട്ടൽ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ്‌വർക്കുകൾ, വെബ് ഡയറക്ടറി, മാർക്കറ്റിംഗ് പോർട്ടലുകൾ വഴി നിരന്തരം പ്രചരിപ്പിച്ചു ഇൻഫോർമേറ്റീവ് അഡ്വെർടൈസിങ് നടപ്പാക്കുന്നു. Click here to register Free Ocat Account ഇൻഫൊർമേറ്റീവ് ഓൺലൈൻ അഡ്വെർടൈസിങ് സർവീസ് നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം നിങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് കാർഡ് സൗജന്യമായി നിർമ്മിച്ച് പ്രചരിപ്പിക്കൂ നിങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് കാർഡ് സൗജന്യമായി നിർമ്മിച്ച് പ്രചരിപ്പിക്കാൻ ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം. നിങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് കാർഡ് സൗജന്യമായി നിർമ്മിച്ച് പ്രചരിപ്പിക്കൂ Ocat Ads ചിലവ് കുറഞ്ഞ ഓൺലൈൻ അഡ്വെർടൈസിങ്ങിനായി നിങ്ങളുടെ വെബ്സൈറ്റിൽ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കൂ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗുപയോഗിച്ച് ബിസിനസ്സിന്റെ വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ച് ഗൂഗിൾ വഴി പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗുപയോഗിച്ച് ഒരു ബിസിനസ്സ് വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി പ്രചരിപ്പിച്ച് ഒരു വർഷത്തേക്ക് വെബ്സൈറ്റ് പ്രൊമോഷൻ ബിസിനസ്സ് വെബ്സൈറ്റ് പരസ്യങ്ങൾ ചിലവ് കുറഞ്ഞ രീതിയിൽ നിരന്തരം പ്രസിദ്ധീകരിച്ചു വെബ്സൈറ്റ് മാർക്കറ്റിംഗ് ഡിജിറ്റൽ മാർക്കറ്റിംഗ് ചിലവ് കുറഞ്ഞ രീതിയിൽ നടപ്പാക്കാനൊരു എളുപ്പ മാർഗം ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പ്രചരിപ്പിച്ച്‌ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സേവനം നിങ്ങളുടെ സ്ഥാപനത്തിനൊരു ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ വളരെ ചിലവ് കുറച്ച് നിങ്ങളുടെ ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി നിങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് കാർഡ് സൗജന്യമായി നിർമ്മിച്ച് പ്രചരിപ്പിക്കൂ നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം Home | Ocat Links | Services | Contact Us | Business Directory Ocat Website Marketing Services in Kerala | Ocat Marketing Status | Ocat™ Website Marketing Services in India | Powered by Ocat Online Catalog |
ഇന്ത്യൻ സൂപ്പർ ലീഗിലൂടെ വളർച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഫിഫയുടെ അംഗീകാരം വരെ ചിലപ്പോൾ നഷ്ടമായേക്കും. ഇന്ത്യൻ ഫുട്ബോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ കാര്യം അറിയിച്ചത് by Mathews Renny updated Apr 11, 2022, 22:29 IST 16shares ഇന്ത്യൻ സൂപ്പർ ലീഗിലൂടെ വളർച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഫിഫയുടെ അംഗീകാരം വരെ ചിലപ്പോൾ നഷ്ടമായേക്കും. ഇന്ത്യൻ ഫുട്ബോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ കാര്യം അറിയിച്ചത്. എന്താണ് ഇങ്ങനെ ഒരു അവസ്ഥക്ക്‌ കാരണം. എന്ത് കൊണ്ടാണ് ഫിഫയുടെ അംഗീകരം വരെ നഷ്ടമാകുന്നത്തിലേക്ക് കാര്യങ്ങൾ എത്തിയത്. എന്താണ് ശെരിക്കും സംഭവിച്ചത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2020 നവംബർ 20-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു..2020 ഡിസംബർ 31 ന്ന്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വാർഷിക പൊതു യോഗത്തിലേക്ക് പ്രതിനിധികളെ എങ്ങനെ തെരെഞ്ഞെടുക്കമെന്ന് അറിയാൻ വേണ്ടി ബഹുമാനപെട്ട സുപ്രീം കോടതിക്ക്‌ മുന്നിൽ ഒരു സുവോ മോട്ടോ പെറ്റീഷൻ വെച്ചിരുന്നു.കായിക മന്ത്രാലയം സുപ്രീം കോടതിയിൽ അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമർപ്പിച്ചത് ഫുട്ബോൾ ഫെഡറേഷൻ സുപ്രീം നൽകിയ അപേക്ഷയിൽ പരാമർശിച്ച വിഷയങ്ങളുടെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ല. ഫിഫയുടെയും എഎഫ്‌സിയുടെയും ഭരണഘടന അനുസരിച്ച്, എഐഎഫ്‌എഫിന്റെ കാര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട ബോഡി നിർബന്ധമാണ്.ഞങ്ങളുടെ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയിലാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പുതിയ പ്രതിനിധികളെ തെരെഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ , AIFF-ന് FIFA, AFC എന്നിവയുമായുള്ള ബന്ധം നഷ്ടപ്പെടും, കൂടാതെ FIFA U-17 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനോ നടത്താനോ കഴിയില്ല. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ സുപ്രീം കോടതി നമ്മുടെ ഭരണഘടന അംഗീകരിക്കുകയാണെങ്കിൽ നാളെ തന്നെ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഫെഡറേഷൻ കൂടുതൽ സന്തുഷ്ടരാണ്. ഇതിനകം തന്നെ നമ്മുടെ ഭരണഘടന ദേശീയ സ്‌പോർട്‌സ് കോഡിന് അനുസൃതമാണ്. ഈ പ്രശ്നം എത്രയും വേഗം പരിഹരിച്ചാൽ ഇന്ത്യക്ക് ഫിഫയുടെ ലൈസൻസ് വരെ നഷ്ടമായേക്കും. ഫുട്ബോളിൽ തങ്ങളുടെ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ഇത് വലിയ തിരച്ചടിയാണ്.
സൗദിയില്‍ രണ്ട് വനിതാ ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. സമര്‍ ബദാവി, നസീമ അല്‍ സദാഹ് എന്നിവരെയാണ് രണ്ടു ദിവസത്തിനിടെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. മെയ് മാസം മുതല്‍ നിരവധി വനിതാ ആക്ടിവിസ്റ്റുകളെയാണ് സൗദി അറസ്റ്റ് ചെയ്തത്. അമേരിക്ക നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് ജേതാവായ സമര്‍ ബദാവി സൗദിയിലെ പുരുഷ രക്ഷകര്‍തൃത്വ സംവിധാനത്തിനെതിരെ പ്രതിഷേധം നയിച്ചിരുന്നു. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പവകാശത്തിനും വാഹനമോടിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഹരജിയില്‍ ഒപ്പിട്ട ആദ്യ വനിത കൂടിയാണ് ബദാവി. മതനിന്ദ ആരോപിച്ച് 2014 ല്‍ സൗദി പത്തുവര്‍ഷത്തേക്ക് ജയിലിലിട്ട ബ്ലോഗര്‍ റെയ്ഫ് ബദാവിയുടെ സഹോദരി കൂടിയാണ് സമര്‍. സമറിന്റെ മുന്‍ ഭര്‍ത്താവും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൗദിയില്‍ ജയിലിലാണ്. നസീമ സദാഹ് സൗദിയിലെ ശിയാഭൂരിപക്ഷ മേഖലയായ ഖാത്വിഫില്‍ നിന്നുള്ള ആക്ടിവിസ്റ്റാണ്. സ്ത്രീകള്‍ക്ക് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിച്ച 2015ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയെങ്കിലും പിന്നീട് സൗദി ഭരണകൂടം അനുമതി നിഷേധിച്ചയാളാണ് നസീമ സദാഹ്. മെയ് മാസം 10 വനിതാ ആക്ടിവിസ്റ്റുകളെയാണ് സൗദി അറസ്്റ്റ് ചെയ്തിരുന്നത്. വിദേശബന്ധം ആരോപിച്ചായിരുന്നു ഇത്.
സമൂഹമാധ്യമങ്ങളിൽ വൈറലായി മുകേഷ് അംബാനിയുടെ മകളുടെ കല്യാണക്കുറി. ഇഷ അംബാനിയുടെ കല്യാണക്കുറി ഏറെ പ്രത്യേകതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് പ്രത്യേകത. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ അത്യാഡംബരപൂര്‍വ്വം വിവാഹം നടക്കും. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ വരൻ. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
"രുദ്ര... വാ... ഇറങ്ങാം..." അമ്മ അവനെ വിളിച്ചതും ഫോൺ കട്ട്‌ ചെയ്തവൻ താഴേക്ക് ഇറങ്ങി... ______________ ഡ്രൈവ് ചെയ്യുമ്പോഴും എന്തുകൊണ്ടോ അവന്റെ മനസ്സ് അസ്വസ്ഥമാകുന്നത് അവൻ അറിഞ്ഞു... "അല്ല അമ്മേ എങ്ങോട്ടാ പോകാൻ ഉള്ളെ.... " "അത് ഹോസ്പിറ്റലിലേക്ക് " "അവിടെ എന്താ "ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ തിരക്കി... "അത് പറയാം നീ വേഗം വണ്ടി വിട് " അവരുടെ ഗൗരവത്തോടെ ഉള്ള സംസാരത്തിൽ നിന്നു തന്നെ അവന് മനസ്സിലായി...എന്നതൊ നടന്നിട്ടുണ്ടെന്ന്... ഹോസ്പിറ്റലിൽ എത്തിയതും അമ്മ പെട്ടന്ന് ഇറങ്ങി പോയിരുന്നു.... കാർ പാർക്ക്‌ ചെയ്തു അകത്തേക്ക് കയറിയതും... രൗദ്രഷിന്റെ കൈയിൽ അമ്മയുടെ പിടി വീണിരുന്നു... നേരെ പോയത് ഒരു റൂമിലേക്ക് ആണ്... "ഇവളോ...?"അവിടെ ബെഡിൽ കിടക്കുന്ന ദർശനയെ കണ്ടവൻ ചോദിച്ചു.. "അതെ... അവൾ തന്നെ...." ദർശനയുടെ അരികിലേക്ക് രൗദ്രഷിന്റെ അമ്മ നടന്നു... "ഇവൾക്ക് എന്താ അസുഖം... "അങ്ങോട്ടേക്ക് വന്ന നഴ്സിനോട് അവൻ തിരക്കി.. "വിഷം കഴിച്ചതാണ്.... അതിന്റെ അംശം അവരുടെ ശരീരത്തെ എന്തായാലും ബാധിച്ചു തുടങ്ങുന്നതിനു മുൻപേ ഇവിടെ കൊണ്ട് വന്നു.... ഇൻജെക്ഷൻ കൊടുത്തു... ട്രിപ്പ്‌ ഇട്ട്...." അവർ അവനോട് പറഞ്ഞു ദർശനയെ നോക്കി പുറത്തേക്ക് ഇറങ്ങി... രൗദ്രഷിന്റ മനസ്സിൽ പലതു സംശയത്താൽ കറങ്ങാൻ തുടങ്ങി.... "നീ എന്തിനാണടി വിഷം കഴിച്ചേ...."അവന്റെ ശബ്‌ദം ഉയർന്നതും അവൾ മിഴികൾ താഴ്ത്തി.... "ദർശന... മോളെ.. അന്നേ ഞാൻ നിന്നോട് പറഞ്ഞതാ ഒരാളുമായി ഞാൻ ഇഷ്ട്ടത്തിൽ ആണെന്നും ദയവ് ചെയ്ത് എന്നെ വിട്ടേക്കാനും പിന്നെ എന്ത് ഉദ്ദേശത്തിലാണ് നീ..."അവളുടെ കുഞ്ഞിഞ്ഞ മുഖം ഉയർത്തി കൊണ്ട് സൗമ്യമായി പറഞ്ഞു.. "അത് എനിക്ക് നിക്ക് ഇഷ്ടവാ... മറക്കാൻ പറ്റുന്നില്ല... അത്.." "പ്ഫ നിർത്തടി... മറക്കാൻ പറ്റാത്തത് കൊണ്ടവൾ മരിക്കാൻ നോക്കോയേൽക്കുന്നു.... ഒരു നിമിഷം നീ നിന്റെ അച്ഛനെയും അമ്മയെയും പറ്റി ആലോചിച്ചോ... "അവൻ പറഞ്ഞതും അവളുടെ മിഴികൾ അടുത്ത് നിൽക്കുന്ന അച്ഛനേം അമ്മേയിലേക്കും നീണ്ടു... "എന്റെ വിവാഹം ഉറപ്പിച്ചത അടുത്ത് തന്നെ ഉണ്ടാകും.... നീ എന്നെ മറക്കുക.... പ്ലീസ്..." അവളുടെ തോളിൽ കൈകൾ വെച്ചവൻ പറഞ്ഞു... അവൾ ആ കൈകൾ തട്ടിയെറിഞ്ഞു... പെട്ടന്ന് ആയത് കൊണ്ട് തന്നെ രൗദ്രാഷ് ഒന്ന് പിറകിലേക്ക് വേച്ചു പോയി... കൈയിലെ ട്രിപ്പ്‌ വലിച്ചൂരിയവൾ.... ഒരു ഭ്രാന്തി കണക്കെ അവിടെ ഉള്ളതെല്ലാം താഴേക്ക് വലിച്ചെറിഞ്ഞു... ഫ്ലവർ വേസ് എടുത്തവൾ... കണ്ണാടിയിലേക്ക് എറഞ്ഞതും അത് പല പീസുകൾ ആയി താഴേക്ക് വീണു.... അതിൽ നിന്നും അവൾ ഒരു ചില്ല് എടുത്തു കഴുത്തിലേക്ക് വെച്ചതും.... അവളുടെ അമ്മയും അച്ഛനും ഒരു നിലവിളിയോടെ അവളുടെ അടുത്തേക്ക് പാഞ്ഞിരുന്നു.... "മോളെ അരുത് അങ്ങനെ ഒന്നും ചെയ്യരുത്.... അത് കളയേട... "അവളുടെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.... അവളുടെ അച്ഛൻ അടുത്തേക്ക് നീങ്ങിയതും അവൾ അത് കഴുത്തിലേക്ക് ഒന്ന് കൂടെ ചേർത്ത് വെച്ച്.... കഴുത്തിൽ ചെറുതായി ഒരു പോറൽ പോലെ ഉണ്ടായതും അവളുടെ അമ്മ നിലവിളിച്ചു കൊണ്ടവിടെ ഇരിന്നു.... രൗദ്രഷും അവന്റെ അമ്മയും അവളുടെ പ്രവർത്തിയിൽ പകച്ചു നിൽക്കുവായിരുന്നു... "ഞാൻ... എന്റെ ജീവിതത്തിൽ നിങ്ങൾ അല്ലാണ്ട് ഒരു പുരുഷൻ എന്റെ ജീവിതത്തിൽ ഇല്ല.. ഈ കഴുത്തിൽ നിങ്ങളുടെ താലി അല്ലാതെ വീഴില്ല... എനി നിങ്ങൾ വേറെ ഒരുവൾക്ക് സ്വന്തം ആയാൽ ഈ നിമിഷം ഞാൻ സ്വയം മരിക്കും....."കരഞ്ഞു കൊണ്ടവൾ ഭ്രാന്തി കണക്കെ പുലമ്പി.... രൗദ്രാഷ് മൗനം പാലിച്ചു നിന്നു... അവന്റെ കൈകൾ കട്ടിലിൽ അമർന്നു... ദേഷ്യത്തൽ കണ്ണുകൾ ചുവന്നു കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു.... അവന്റെ മൗനം അവളെ കൂടുതൽ വേദനിപ്പിച്ചു... ചില്ല് കഴുത്തിലേക്ക് അമർന്നതും.... അവിടെ നിന്നും രക്തം പൊടിയൻ തുടങ്ങി... "നിർത്ത്.... നിനക്ക് എന്താ വേണ്ടത് എന്റെ മകനെ നിന്റെ ഭർത്താവ് ആയി വേണം അല്ലെ... ശെരി നടത്താം.... അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്താം...." അമ്മയുടെ വാക്കുകൾ ഒരുപോലെ തന്നെ മൂന്നു ഹൃദയങ്ങളെ തകർത്തു.... "സമ്മതിക്കില്ലേ രുദ്ര... മോന്റെ കാൽ അമ്മ പിടിക്കാം.. അവളുടെ ശാപം ഒരിക്കലും എന്റെ മകന്റ് തലയിൽ വീഴാൻ പാടില്ല.. "അമ്മ രൗദ്രഷിന്റെ കാലുകളിലേക്ക് വീഴാൻ തുടങ്ങിയതും അവൻ രണ്ടടി പിന്നിലേക്ക് വെച്ച്.... "എന്താ എന്ന് വെച്ചാൽ തീരുമാനിച്ചോളൂ എനിക്ക് സമ്മതമാണ്..." ആരെയും വക വെയ്ക്കാതെയവൻ ഇറങ്ങിയതും അവിടെ കരഞ്ഞു നില്കുന്നവളെ കാണെ അവന്റെ ഹൃദയം നിലച്ചപ്പോലെ തോന്നി... "അപ്പു... മോളെ " തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളുടെ തോളിൽ കൈ വെച്ചുവൻ പിടിച്ചു നിർത്തി.... "ഇതാണോ കണ്ണേട്ടാ സർപ്രൈസ് "അവൾ കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. "രൗദ്രാഷ് ഒരിക്കലും ഇഷ്ടത്തോടെ അല്ല അവളെ വിവാഹം ചെയ്യുന്നേ.... നിന്നോട് ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റല്ലേ ഞാൻ ചെയ്തത്..." വാക്കുകൾ ഇടറുന്നത് അവൾ അറിഞ്ഞു... "ഞാൻ എന്തും സഹിക്കും പക്ഷെ സ്നേഹിച്ചവനെ വിട്ടു കൊടുക്കാൻ ഒരിക്കലും അപ്പു തയ്യാർ അല്ല.. " അവന് കൂടുതൽ ഒന്നും പറയാനും കേൾക്കാനും വയ്യാതെ തോന്നിയത് അവന് പുറത്തേക്ക് ഇറങ്ങി.... 💕💕 അപ്പു നേരെ പോയത് ദർശനയുട റൂമിലേക്ക് ആണ് നഴ്സ് അവളുടെ കഴുത്തിലെ മുറുവിൽ മരുന്ന് വെയ്ക്കുക ആയിരുന്നു... രൗദ്രഷിന്റെ അമ്മയും ദർശനയുടെ അമ്മയുമച്ചനു കൂടെ ഡോക്ടർനെ കാണൻ പോയ സമയം ആയിരുന്നു അത്... മരുന്ന് വെച്ച് നേഴ്സ് പോയതും.... ദർശന അവളെ നോക്കി പുച്ഛിച്ചു.... എന്ത് പറ്റി ഡോക്ടറെ.... രൗദ്രഷിനെ ഞാൻ മോഹിച്ചിട് ഉണ്ടേൽ എനിക്ക് അറിയാം അവനെ സ്വന്തം ആകാനും... നിന്നെ രൗദ്രഷിൽ നിന്നും ഞാൻ പിരിച്ചിരിക്കും... അതിനി എന്ത് വില കൊടുത്താലും... അവൾ അപ്പുവിനെ പുറത്തേക്ക് തള്ളി ദർശന വാതിൽ അടച്ചു... 💕💕 രൗദ്രാഷ് കാർ പാർക്കിംഗ് ഏരിയയിലേക്ക് പോയതും ഒരാൾ തട്ടി മറികടന്നു പോകാൻ നിന്നതും.... "രൗദ്രശേ... " ആരെന്നു അറിയാൻ അവൻ തിരിഞ്ഞു നോക്കി... "രാഹുലെ നീയോ.. നീ എന്താ ഇവിടെ... " കോളേജ് മേറ്റ്‌ ആയിരുന്നു രാഹുലും രൗദ്രഷും... ''ഞാൻ ഈ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നേ... " "ഹാ ടാ നിനക്ക് ഡ്യൂട്ടി ഇല്ലേ.... " "ഇല്ലെടാ.... നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു... ഏതോ പണചക്കിന്റെ മോൾ വിഷം കഴിച്ചെന്നും പറഞ്ഞു ട്രീറ്റ്‌ ചെയ്യാണം എന്ന്.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല... ഓരോരോ ഉടായിപ്പുകൾ...മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു 😌ഞാൻ എന്ന പോകട്ടെ.. " അവൻ പറയുന്നത് കേട്ട് രൗദ്രാഷിന്റെ കണ്ണുകൾ കുറുകി... "... നീ എന്തൊക്കെയാ പറയുന്നേ രാഹുലെ " "അതോ ഒരുത്തിക്ക് പ്രേമം മൂത്ത് ചത്തോളാൻ വയ്യ അവനെ അല്ലാണ്ട് ആരെയും കെട്ടില്ലെന്ന് പോലും...തന്തയ്ക്കും തള്ളയ്ക്കും ആകെ ഉള്ള ഒന്ന് മറ്റൊ ആണ്.. അതുകൊണ്ടു മോളെ ഇഷ്ട്ടം നടത്താൻ ഒരു നാടകം കളിക്കുന്നു... അത്രേ ഉള്ളു " ഞാൻ എന്ന പോട്ടെ അളിയാ നീ ഇത് ആരോടും പറയണ്ട.. അവൻ അത് പറഞ്ഞു തിരിഞ്ഞതും രാഹുലിന്റെ കൈയിൽ അവന്റെ പിടി വീണു... "ഏതാടാ ആ പെണ്ണ്... " അത് അറിഞ്ഞിട്ട് നിനക്ക് എന്തിനാ... "നീ വെറുതെ പറയു അറിയാൻ ഒരു ആഗ്രഹം.... " "പേര് എന്നതൊ എനിക്ക് അറിയില്ല.... റൂം നമ്പർ 124ലാണ് അവൾ ഉള്ളത്... "രാഹുൽ പറഞ്ഞതും രൗദ്രാഷ് ഏതാണ്ട് ഒക്കെ മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞു... "ഞാൻ പോട്ടെ അളിയാ...." "ഹാ ടാ ബൈ... " പിടിച്ചു വാങ്ങിയതാണവൾ,... ആ താലി... മനസ്സിൽ പക നിറച്ചുവൻ കാർ സ്റ്റാർട്ട്‌ ആക്കി.... 🔥 .......തുടരും………..........
قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَـٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَـٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَـٰلَمِينَ ﴾٧١﴿ പറയുക: 'അല്ലാഹുവിനു പുറമെ, ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവിനെ ഞങ്ങള്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുകയോ?! അല്ലാഹു ഞങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കിയ ശേഷം, ഞങ്ങള്‍ ഞങ്ങളുടെ പിന്‍കാലുകളില്‍ (തന്നെ പിറകോട്ടു) മടക്കപ്പെടുകയുമോ?! [ഇതൊന്നും ഉണ്ടാവാന്‍ പോകുന്നില്ല]. (അതെ വഴി അറിയാതെ) ഭൂമിയില്‍ പരിഭ്രമചിത്തനായിക്കൊണ്ട് പിശാചുക്കള്‍ തെറ്റിച്ചുകൊണ്ടുപോയ ഒരുവനെപ്പോലെ, 'ഞങ്ങളുടെ അടുക്കല്‍ വാ' (എന്നു പറഞ്ഞുകൊണ്ടു) നേര്‍വഴിയിലേക്കു അവനെ വിളിക്കുന്ന ചില കൂട്ടുകാര്‍ അവനുണ്ടായിരിക്കെ (തന്നെ).' പറയുക: നിശ്ചയമായും, അല്ലാഹുവിന്റെ നേര്‍മാര്‍ഗ്ഗം തന്നെയാണു (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം. ലോകരക്ഷിതാവിനു കീഴൊതുങ്ങുവാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു താനും;- قُلْ പറയുക أَنَدْعُو ഞങ്ങള്‍ വിളിക്കുമോ, പ്രാര്‍ത്ഥിക്കുകയോ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُنَا ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്ത വസ്തുവെ وَلَا يَضُرُّنَا ഞങ്ങള്‍ക്കു ഉപദ്രവ (ദ്രോഹ)വും ചെയ്യാത്ത وَنُرَدُّ ഞങ്ങള്‍ മടക്ക (തള്ള) പ്പെടുകയു (മോ) عَلَىٰ أَعْقَابِنَا ഞങ്ങളുടെ പിന്‍കാലു (മടമ്പുകാലു) കളിലായി (വന്നപോലെത്തന്നെ) بَعْدَ إِذْ هَدَانَا ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിനുശേഷം اللَّـهُ അല്ലാഹു كَالَّذِي യതൊരുവനെപ്പോലെ اسْتَهْوَتْهُ അവനെ തെറ്റിച്ചു (പിഴപ്പിച്ചു) കൊണ്ടുപോയി الشَّيَاطِينُ പിശാചുക്കള്‍ فِي الْأَرْضِ ഭൂമിയില്‍ حَيْرَانَ പരിഭ്രമചിത്തനായ (അന്തംവിട്ട) നിലയില്‍ لَهُ അവനുണ്ടു, ഉണ്ടായിക്കൊണ്ടു أَصْحَابٌ ചില കൂട്ടുകാര്‍, ആള്‍ക്കാര്‍ يَدْعُونَهُ അവര്‍ അവനെ വിളിക്കുന്നു إِلَى الْهُدَى നേര്‍മാര്‍ഗ്ഗത്തിലേക്കു ائْتِنَا ഞങ്ങളുടെ അടുക്കല്‍ വാ (വരുക) എന്നു قُلْ പറയുക إِنَّ هُدَى നിശ്ചയമായും നേര്‍മാര്‍ഗ്ഗം اللَّـهِ അല്ലാഹുവിന്റെ هُوَ الْهُدَىٰ അതത്രെ (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം وَأُمِرْنَا ഞങ്ങള്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِنُسْلِمَ ഞങ്ങള്‍ കീഴൊതുങ്ങുവാന്‍ لِرَبِّ രക്ഷിതാവിനു الْعَالَمِينَ ലോകരുടെ 6:72 وَأَنْ أَقِيمُوا۟ ٱلصَّلَوٰةَ وَٱتَّقُوهُ ۚ وَهُوَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ﴾٧٢﴿ 'നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, അവനെ സൂക്ഷിക്കുകയും ചെയ്യണമെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു). യാതൊരുവങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അങ്ങിനെയുള്ളവന്‍ അവന്‍തന്നെയാണു താനും.' وَأَنْ أَقِيمُوا നിങ്ങള്‍ നിലനിറുത്തണമെന്നും الصَّلَاةَ നമസ്കാരം وَاتَّقُوهُ അവനെ സൂക്ഷിക്കണമെന്നും وَهُوَ الَّذِي അവന്‍തന്നെയാണു യാതൊരുവനും إِلَيْهِ അവങ്കലേക്കു (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു 6:73 وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴾٧٣﴿ അവന്‍ തന്നെയാണ് ആകാശങ്ങളെയും, ഭൂമിയെയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചവനും. അവന്‍ (ഏതൊന്നിനെക്കുറിച്ചും) 'ഉണ്ടാകുക' എന്നു പറയുന്ന ദിവസം അതുണ്ടാകുന്നു. അവന്റെ വാക്കു യഥാര്‍ത്ഥമത്രെ. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം രാജാധിപത്യം അവനുതന്നെ. അദൃശ്യവും, ദൃശ്യവും അറിയുന്നവനാണ് (അവന്‍) അവനത്രെ, അഗാജ്ഞനും, സൂക്ഷ്മജ്ഞനുമായുള്ളവന്‍. وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ചു وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം كُن ഉണ്ടാകുക, ഉണ്ടാവണം (എന്നു) فَيَكُونُ അപ്പോള്‍ (അതു) ഉണ്ടാകുന്നു قَوْلُهُ അവന്റെ വാക്കു, അവന്‍ പറയുന്നത് الْحَقُّ യഥാര്‍ത്ഥ (സത്യ - കാര്യമാണു) وَلَهُ الْمُلْكُ അവനുതന്നെയാണു രാജാധിപത്യവും يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും وَهُوَ الْحَكِيمُ അവനത്രെ അഗാജ്ഞനും, യുക്തിമാനും الْخَبِيرُ സൂക്ഷ്മജ്ഞന്‍ സത്യ വിശ്വാസികളെ പഴയ വിഗ്രഹാരാധനയിലേക്കുതന്നെ മടക്കുവാന്‍ ശ്രമം നടത്തിനോക്കുന്ന മുശ്രിക്കുകളോടു പറയേണ്ടുന്ന ചില കാര്യങ്ങളാണ് ആദ്യത്തെ രണ്ടു വചനങ്ങളില്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഓര്‍മ്മിപ്പിക്കുന്നത്. ആ കാര്യങ്ങളുടെ ഒരു വിശദീകരണമാണു മൂന്നാമത്തെ വചനമെന്നു പറയാം. അവരോടു പറയുന്നതിന്റെ സാരം ഇതാണ്: വല്ല മരുഭൂമിയിലൂടെയും യാത്ര ചെയ്യുമ്പോള്‍ കൂട്ടംവിട്ട് വഴിതെറ്റി പരിഭ്രമത്തില്‍പെട്ട ഒരുവനെ അവന്റെ കൂട്ടുകാര്‍ ‘ഇതാ, ഇങ്ങോട്ടുവാ’ എന്നു വിളിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അവന്‍ സമനില തെറ്റി ആ ക്ഷണം സ്വീകരിക്കാതെ പിശാചുക്കളുടെ തട്ടിക്കൊണ്ടു പോകലിനു വിധേയനായിത്തീരുന്നതുപോലെ, ഞങ്ങളും ആയിത്തീരണമെന്നാണോ നിങ്ങള്‍ പറയുന്നത്?! ശിര്‍ക്കാകുന്ന ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു രക്ഷപ്പെടുത്തി ഞങ്ങളെ അല്ലാഹു ഇസ്ലാമാകുന്ന നേര്‍മാര്‍ഗ്ഗത്തിലേക്കു നയിച്ചിരിക്കെ, ഞങ്ങള്‍ക്കു എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്‌വാന്‍ കഴിയാത്ത ആ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുവാനും, ആരാധിക്കുവാനും എനി ഞങ്ങള്‍ മടങ്ങുകയോ?! അതു സംഭാവിക്കുന്ന കാര്യമല്ല. ലോക രക്ഷിതാവായ അല്ലാഹുവിനു കീഴ്പ്പെട്ടും, അവനെ സൂക്ഷിച്ചും, അവനെ നമസ്കരിച്ചുകൊണ്ടും ജീവിക്കണമെന്നാണു ഞങ്ങളോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. അതു ഞങ്ങള്‍ അനുസരിക്കുകതന്നെ ചെയ്യും. അതേ അല്ലാഹുവിന്റെ മുമ്പില്‍ നിങ്ങളും ഹാജരാക്കപ്പെടും. അതുകൊണ്ടു നിങ്ങള്‍ നിങ്ങളെപ്പറ്റിത്തന്നെയാണു പുനരാലോചന ചെയ്യേണ്ടിയിരിക്കുന്നത്. ഞങ്ങള്‍ പഴയ ശിര്‍ക്കിലേക്കു മടങ്ങിയേക്കുമെന്ന പ്രതീക്ഷ നിങ്ങള്‍ വെച്ചുകൊണ്ടിരിക്കേണ്ട. ആകാശഭൂമികളെ അല്ലാഹു യഥാര്‍ത്ഥ മുറപ്രകാരം സൃഷ്ടിച്ചു (خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ) എന്നു ക്വുര്‍ആനില്‍ പലപ്പോഴും പറഞ്ഞു കാണാം. വളരെ വിപുലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഒരു വാക്യമത്രെ അത്. കളിയോ വിനോദമോ ആയിട്ടല്ല – അതി മഹത്തായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടുകൂടിയാണു – അവയെ സൃഷ്ടിച്ചത്. വ്യവസ്ഥാപിതവും യുക്തിപൂര്‍ണ്ണവുമായ നിലയില്‍ ഓരോ കാര്യവും ഇന്നിന്ന പ്രകാരമെന്ന അടുക്കും ചിട്ടയുംവെച്ചു കൊണ്ട് അതി സമര്‍ത്ഥവും അതിവിദഗ്ദവുമായ പരിപാടികളോടുകൂടിയാണത്. അവയും, അവയിലുള്ളതുമെല്ലാം ഇല്ലായ്മയില്‍നിന്നുണ്ടാക്കി രൂപം നല്‍കിയതു അവനാണ്. എല്ലാറ്റിന്റെയും ഉടമസ്ഥതയും അധികാരാവകാശവും അവന്റേതാണ്. എന്നിങ്ങിനെയുള്ള പല തത്വസാരങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ഏതൊരു കാര്യമോ, ഏതൊരു വസ്തുവോ ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതു ഉണ്ടാകുവാന്‍ ഒട്ടും പ്രയാസമില്ല. അതുണ്ടാവണമെന്നു പറയുകയേവേണ്ടൂ. അതുണ്ടായിക്കൊളളും. (إِنَّمَآ أَمْرُهُ إِذَآ أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ) മറ്റൊന്നിന്റെ സഹായമോ മാദ്ധ്യമമോ അതിനാവശ്യമില്ല. എന്നിരിക്കെ, മനുഷ്യര്‍ക്കു രണ്ടാമതൊരു ജീവിതംകൂടി നല്‍കുക, എല്ലാവരെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തി രക്ഷാശിക്ഷകള്‍ നല്‍കുക എന്നിവയൊന്നും അവനെ സംബന്ധിച്ചിടത്തോളം ഒട്ടും ഞെരുക്കപ്പെട്ട കാര്യങ്ങളല്ല. അതു ഏതു ദിവസത്തിലാവണമെന്നാണോ അവന്‍ തീരുമാനിക്കുന്നതെങ്കില്‍ അന്ന് അതു സംഭവിക്കും. ഇതൊക്കെയാണു തുടര്‍ന്നുള്ള വാക്യത്തില്‍ പറഞ്ഞതിന്റെ സാരം. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (يَوْمَ يُنفَخُ فِي الصُّورِ) എന്നു പറഞ്ഞതു ക്വിയാമത്തു നാളാകുന്നു. ലോകാവസാന സമയത്തും, പിന്നീടു ജീവികളെല്ലാം പുനരെഴുന്നേല്‍പിക്കപ്പെടുന്ന അവസരത്തിലുമായി രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെന്നു അല്ലാഹു അറിയിച്ചു തന്നിരിക്കുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരം സൂ: നംല് 87ലും, സൂ: സുമര്‍ 68ലും അവയുടെ വ്യാഖ്യാനത്തിലും കാണുക). صُور (സ്വൂര്‍) എന്ന പദത്തിനു ‘കൊമ്പു, കാഹളം’ എന്നൊക്കെയാണു വാക്കര്‍ത്ഥം. ഇസ്രാഫീല്‍ (عليه الصلاة والسلام) എന്ന മലക്കായിരിക്കും കാഹളത്തില്‍ ഊതുക എന്നു ഹദീഥുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍, ആ കാഹളം എങ്ങിനെയുള്ളതാണെന്നോ, അതിന്റെ സ്വഭാവമെന്താണെന്നോ നമുക്കറിഞ്ഞുകൂടാ. കാഹളത്തിന്റെയും ഊത്തിന്റെയും സ്വഭാവം എന്തായിരുന്നാലും ശരി, ഒന്നാമത്തെ ഊത്തോടുകൂടി ലോകാലോകങ്ങളുടെ ഘടനയെല്ലാം താറുമാറായി നാശമടയുമെന്നും, രണ്ടാമത്തെ ഊത്തോടുകൂടി എല്ലാവരും പുനരുജ്ജീവിക്കുകയും ഒരു പുതിയ അഖിലാണ്ഡ വ്യവസ്ഥ നിലവില്‍ വരുകയും ചെയ്യുമെന്നു ക്വുര്‍ആനില്‍ നിന്ന് ഖണ്ഡിതമായി അറിയപ്പെട്ടിട്ടുള്ളതാണ്. അന്നത്തെദിവം അവനാണു രാജാധിപത്യം (…وَلَهُ الْمُلْكُ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, നാമമാത്രമെങ്കിലും ഒരധികാരമോ സ്വാധീനമോ അന്നു മറ്റാര്‍ക്കും ഉണ്ടായിരിക്കുകയില്ല എന്നത്രെ. എക്കാലത്തും യഥാര്‍ത്ഥമായ ഭരണാധിപത്യം അല്ലാഹുവിനു തന്നെയാണുള്ളത്. എന്നാലും പരിമിതവും നാമമാത്രവുമായ ചില ഭരണാധികാരികള്‍ സൃഷ്ടികളിലും നിലവിലുണ്ടല്ലോ. അന്ന് അതും ഉണ്ടായിരിക്കയില്ലെന്നര്‍ത്ഥം. لِمَن الْمُلْك الْيَوْم؟ لِلَّهِ الْوَاحِد القَهَّار (അന്നു ആര്‍ക്കാണു രാജാധിപത്യം? ഏകനായ സര്‍വ്വാധികാരിയായ അല്ലാഹുവിനു!). 6:74 وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَـٰلٍ مُّبِينٍ ﴾٧٤﴿ ഇബ്രാഹീം തന്റെ പിതാവ് ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'താങ്കള്‍ ബിംബങ്ങളെ ആരാധ്യ (ദൈവ) ങ്ങളാക്കുകയോ?! നിശ്ചയമായും ഞാന്‍, താങ്കളെയും, താങ്കളുടെ ജനതയെയും സ്പഷ്ടമായ വഴിപിഴവിലായി കാണുന്നു.' وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്റെ ബാപ്പയോടു, പിതാവിനോടു آزَرَ ആസര്‍ (എന്ന) أَتَتَّخِذُ താങ്കള്‍ ഉണ്ടാക്കുക (ആക്കുക) യാണോ أَصْنَامًا ബിംബ (വിഗ്രഹ) ങ്ങളെ آلِهَةً ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ إِنِّي നിശ്ചയമായും ഞാന്‍ أَرَاكَ താങ്കളെ ഞാന്‍ കാണുന്നു وَقَوْمَكَ താങ്കളുടെ ജനങ്ങളെയും فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ സ്പഷ്ട(വ്യക്ത)മായ 6:75 وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ ﴾٧٥﴿ അതുപോലെ, ആകാശങ്ങളുടെയും, ഭൂമിയുടെയും 'മലകൂത്തും' [രാജാധിപത്യ രഹസ്യവും] നാം ഇബ്രാഹീമിനു കാണിച്ചു കൊടുത്തിരുന്നു. അദ്ദേഹം ദൃഢവിശ്വാസികളില്‍പെട്ടവനായിരിക്കുവാന്‍ വേണ്ടിയും (കൂടിയാണതു). وَكَذَٰلِكَ അപ്രകാരം, അതുപോലെ نُرِي നാം കാണിച്ചു കൊടുത്തിരുന്നു, കാട്ടികൊടുക്കുന്നു إِبْرَاهِيمَ ഇബ്രാഹീമിനു مَلَكُوتَ രാജാധിപത്യം, മഹാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَلِيَكُونَ അദ്ദേഹമായിരിക്കുവാനും مِنَ الْمُوقِنِينَ ദൃഢവിശ്വാസികളില്‍പെട്ട(വന്‍) ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പിതാവിന്റെ പേര്‍ ആസര്‍ (آزَرَ) എന്നാണെന്നത്രെ ഈ വചനത്തില്‍നിന്നു വ്യക്തമാകുന്നതു. പക്ഷെ, മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ചരിത്രകാരന്‍മാരും പറയുന്നതു അദ്ദേഹത്തിന്റെ സാക്ഷാല്‍ പേര്‍ താറഹ് – അഥവാ തേരഹ് (تارح) – എന്നായിരുന്നുവെന്നത്രെ. ബൈബിളിലും അങ്ങിനെത്തന്നെ. ആസര്‍ എന്നത് അദ്ദേഹത്തിന്റെ ഒരു രണ്ടാം പേരോ, സ്ഥാനപ്പേരോ ആയിരുന്നുവെന്നും പലരും പറയുന്നു. (അല്ലാഹുവിനറിയാം). ഏതായാലും അദ്ദേഹം ഒരു വിഗ്രഹാരാധകാനും, ക്ഷേത്രത്തിലെ വലിയ പൂജാരിയുമായിരുന്നു. വിഗ്രഹാരാധകരായ സ്വന്തം പിതാവിനെയും നാട്ടുകാരെയും ഇബ്രാഹീം (عليه الصلاة والسلام) വിമര്‍ശിച്ചതിനെക്കുറിച്ചാണു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഇതിനെപ്പറ്റി മര്‍യം, അമ്പിയാഉ് മുതലായ സൂറത്തുകളില്‍ കൂടുതല്‍ വിശദമായി വിവരിച്ചു കാണാവുന്നതാണ്. ‘രാജത്വം, രാജാധിപത്യം’ എന്നര്‍ത്ഥമായ مُلْك (മുല്‍കു) ന്റെ അര്‍ഥം കൂടുതല്‍ ശക്തിപ്പെടുത്തിയും മഹത്വപ്പെടുത്തിയും കൊണ്ടുള്ള ഒരു രൂപഭേദമാണ് مَلَكُوت (മലകൂത്ത്) അപ്രകാരം ഇബ്രാഹീമിനു നാം ആകാശഭൂമികളുടെ മലകൂത്ത് കാണിച്ചു കൊടുത്തിരുന്നു (وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ) എന്നു പറഞ്ഞതിന്റെ സാരം ഇതാണു: ബിംബാരാധനക്കു അടിമപ്പെട്ടിരുന്ന നാട്ടിലും വീട്ടിലും ജനിച്ചു വളര്‍ന്ന അദ്ദേഹം അതു ശിര്‍ക്കാണെന്നും ദുര്‍മ്മാര്‍ഗ്ഗമാണെന്നും മനസ്സിലാക്കിയതുപോലെ, ആകാശഭൂമികളുടെ ഭരണാധികാരം, ഉടമസ്ഥത, അവയില്‍ എകാരാധ്യനായിരിക്കുവാനുള്ള അര്‍ഹത, അവയുടെ രക്ഷാകര്‍ത്തൃത്വം ആദിയായവ അല്ലാഹുവിനു മാത്രമാണെന്ന യാഥാര്‍ത്ഥ്യം – കാര്യകാരണസഹിതം – അല്ലാഹു അദ്ദേഹത്തിനു വേണ്ടത്ര മനസ്സിലാക്കിക്കൊടുത്തിരുന്നു. ചിലര്‍ പ്രസ്താവിച്ചു കാണുന്നതുപോലെ, ആകാശങ്ങളും ഭൂമികളും അവയിലെ വസ്തുക്കളുമെല്ലാം അല്ലാഹു അദ്ദേഹത്തിനു തുറന്നു കാണിച്ചുകൊടുത്തുവെന്നോ, വേറെ ചില പുത്തന്‍ വ്യാഖ്യാനക്കാര്‍ പറയുന്നതുപോലെ ലോകത്തിന്റെ ആധിപത്യം വഹിക്കേണ്ടതു എങ്ങിനെയാണെന്നു കാണിച്ചുകൊടുത്തുവെന്നോ, അഖിലാണ്ഡത്തിന്റെ ഭരണരഹസ്യങ്ങളെല്ലാം മനസ്സിലാക്കിക്കൊടുത്തുവെന്നോ അല്ല ആ പറഞ്ഞതിന്റെ ഉദ്ദേശ്യം. സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: أَوَلَمْ يَنظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ (ആകാശങ്ങളുടെയും ഭൂമിയുടെയും മലക്കൂത്തില്‍ അവര്‍ നോക്കുന്നില്ലേ – അഥവാ ചിന്തിക്കുന്നില്ലേ?!) ‘മലകൂത്തി’നു പ്രസ്തുത വ്യാഖ്യാനങ്ങളൊന്നും യോജിക്കുകയില്ലെന്നു ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. മേല്‍ സൂചിപ്പിച്ച യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുവാനുള്ള ആഹ്വാനമാണു ഈ വാക്യമെന്നു പറയേണ്ടതില്ല. ഇബ്രാഹീം (عليه الصلاة والسلام) നബിക്കു അല്ലാഹു അതെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊടുകുകയും, അങ്ങനെ, അദ്ദേഹത്തിന്റെ വിശ്വാസം തികച്ചും സുദൃഢമായിത്തീരുകയും ചെയ്തിരുന്നുവെന്നത്രെ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. وَلِيَكُونَ مِنَ الْمُوقِنِينَ (അദ്ദേഹം ദൃഢവിശ്വാസികളുടെ കൂട്ടത്തിലാകുവാനും) എന്നു തുടര്‍ന്നു പറഞ്ഞിട്ടുള്ളതും പ്രസ്താവ്യമാണ്. സാധാരണപ്പോലെയുള്ള ഒരു വിശ്വാസമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഒരു കാരണവശാലും പതറിപ്പോകുകയോ ബലക്ഷയം ബാധിക്കുകയോ ചെയ്യാത്ത വിശ്വാസ്സമായിരുന്നു അദ്ദേഹത്തിന്റേത് എന്നു താല്‍പര്യം. ഇതോടു ബന്ധപ്പെടുത്തിക്കൊണ്ടു അടുത്ത വചനത്തില്‍ അല്ലാഹു വിവരിക്കുന്ന സംഭവം നോക്കുക:- 6:76 فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ ﴾٧٦﴿ അങ്ങനെ, അദ്ദേഹത്തിന്റെ മേല്‍ രാത്രി (വന്നു) മൂടിയപ്പോള്‍, അദ്ദേഹം ഒരു നക്ഷത്രം കണ്ടു; അദ്ദേഹം പറഞ്ഞു: 'ഇതു എന്റെ റബ്ബ് (രക്ഷിതാവ്) ആകുന്നു.' എന്നിട്ട് അതു മറഞ്ഞു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: 'മറഞ്ഞു പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.' فَلَمَّا جَنَّ അങ്ങനെ മൂടിയ (മറയിട്ട) പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ اللَّيْلُ രാത്രി رَأَىٰ അദ്ദേഹം കണ്ടു كَوْكَبًا ഒരു നക്ഷത്രം قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞുപോയപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَا أُحِبُّ ഞാന്‍ ഇഷ്ടപ്പെടുന്നില്ല الْآفِلِينَ മറഞ്ഞുപോകുന്നവരെ 6:77 فَلَمَّا رَءَا ٱلْقَمَرَ بَازِغًا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ ﴾٧٧﴿ എന്നിട്ട്, ചന്ദ്രന്‍ ഉദിച്ചുവരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇത് എന്റെ റബ്ബാകുന്നു.' എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍, അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബ് എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ വഴിപിഴച്ച ജനങ്ങളില്‍പെട്ടവന്‍ തന്നെ ആയിത്തീരുന്നതാണ്.' فَلَمَّا رَأَى എന്നിട്ടു അദ്ദേഹം കണ്ടപ്പോള്‍ الْقَمَرَ ചന്ദ്രനെ بَازِغًا ഉദിച്ചു വരുന്ന (ഉദയം ചെയ്യുന്ന) തായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَئِن لَّمْ يَهْدِنِي എനിക്കു വഴികാട്ടി (മാര്‍ഗ്ഗദര്‍ശനം നല്‍കി) യില്ലെങ്കില്‍ رَبِّي എന്റെ റബ്ബു لَأَكُونَنَّ നിശ്ചയമായും ഞാന്‍ ആയിരിക്ക തന്നെ ചെയ്യും مِنَ الْقَوْمِ ജനങ്ങളില്‍പെട്ട (വന്‍) الضَّالِّينَ വഴിപിഴച്ചവരായ 6:78 فَلَمَّا رَءَا ٱلشَّمْسَ بَازِغَةً قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌ مِّمَّا تُشْرِكُونَ ﴾٧٨﴿ എന്നിട്ട് (പിന്നെ) സൂര്യന്‍ ഉദിച്ചു വരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇതെന്റെ റബ്ബാണു; ഇതു ഏറ്റവും വലുതാകുന്നു.' എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളെ, നിശ്ചയമായും ഞാന്‍, (അല്ലാഹുവിനോടു) നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (ഒക്കെയും) ഒഴിവായവനാകുന്നു. فَلَمَّا رَأَى എന്നിട്ടദ്ദേഹം കണ്ടപ്പോള്‍ الشَّمْسَ സൂര്യനെ بَازِغَةً ഉദിച്ചു വരുന്നതായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതെന്റെ റബ്ബാണു هَـٰذَا أَكْبَرُ ഇതു ഏറ്റവും വലുതാണു فَلَمَّا أَفَلَتْ എന്നിട്ടതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായവനാണു مِّمَّا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു 6:79 إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ حَنِيفًا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ ﴾٧٩﴿ 'ഞാന്‍, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജു മാനസനായിക്കൊണ്ട് എന്റെ മുഖം (ഇതാ) തിരിച്ചിരിക്കുന്നു. ഞാന്‍ 'മുശ്രിക്കുകളില്‍' [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ല താനും.' إِنِّي وَجَّهْتُ നിശ്ചയമായും ഞാന്‍ മുഖം തിരിച്ചു وَجْهِيَ എന്റെ മുഖം لِلَّذِي യാതൊരുവനു فَطَرَ സൃഷ്ടിച്ചുണ്ടാക്കിയ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും حَنِيفًا ഋജുമാനസനായി (ശുദ്ധ മനസ്കനായി) وَمَا أَنَا ഞാനല്ലതാനും مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍, പങ്കുചേര്‍ക്കുന്നവരില്‍പെട്ട(വന്‍) ഒരു പ്രാചീന രാജ്യമായ ബാബിലോണ്യയിലെ ഊര്‍ എന്ന പട്ടണമായിരുന്നു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ജന്മസ്ഥലം. തികച്ചും പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തന്നെ വിഗ്രഹങ്ങളളുടെ ഭരണമാണിവിടെ നടന്നിരുന്നത്. ഓരോ ഗോത്രങ്ങള്‍ക്കും, ദേശക്കാര്‍ക്കും പ്രത്യേകം പ്രത്യേകം കുലദൈവങ്ങളും, ദേവീദേവന്മാരുമുണ്ടായിരിക്കും. കല, വാണിജ്യം, വ്യവസായം, തത്വശാസ്ത്രം ആദിയായവയിലെല്ലാം അതിനിപുണമായിരുന്നു ആ നാടെങ്കിലും പുരോഹിത വര്‍ഗ്ഗത്തിന്റെയും ക്ഷേത്രപൂജാരികളുടെയും ചൊല്‍പടിക്കു വിധേയരായിരുന്നു ഭരണകര്‍ത്താക്കള്‍. നാടുഭരിക്കുന്ന രാജാക്കള്‍ വിഗ്രഹദൈവങ്ങളുടെ ആശീര്‍വ്വാദത്തോടുകൂടി രംഗത്തു വരുന്നവരാകകൊണ്ട് അവരും ആരാധ്യന്‍മാരായി ഗണിക്കപ്പെട്ടിരുന്നു. പല നാമങ്ങളിലായി അറിയപ്പെട്ടിരുന്നതും, സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ തുടങ്ങിയ ചില നക്ഷത്രങ്ങളുടെ പേരില്‍ സ്ഥാപിക്കപ്പെട്ടിരുന്നതുമായ പല ദേവീദേവ വിഗ്രഹങ്ങളും അവര്‍ക്കുണ്ടായിരുന്നു. കാമാദേവിയെന്നും മറ്റുമുള്ള ചില പ്രത്യേക പതിഷ്ഠകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഓരോന്നിന്റെ പേരും പ്രശസ്തിയും അനുസരിച്ച് ഓരോന്നിനും സ്വത്തുക്കളും, ക്ഷേത്രങ്ങളും, പൂജാരികളും ഉണ്ടായിരിക്കും. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പിതാവാകട്ടെ, ഒരു ബിംബവ്യാപാരിയും, പൂജാരി വര്‍ഗ്ഗത്തിലെ നേതാവും കൂടിയായിരുന്നു. ആദ്യമായി അദ്ദേഹം ബിംബാരാധാനയെക്കുറിച്ചു പൊതുവെ സ്വന്തം പിതാവുമായി നടത്തിയ വിമര്‍ശനമാണു 74-ാം വചനത്തില്‍ കണ്ടത്. അനന്തരം സൂര്യചന്ദ്ര നക്ഷത്ര ഗ്രഹങ്ങളുടെ ആരാധനയെ വിമര്‍ശിച്ചുകൊണ്ടു ജനങ്ങളുമായി നടത്തിയ വാദപ്രതിവാദമാണ് ഈ വചനങ്ങളില്‍ കാണുന്നതു. ഇബ്രാഹീം (عليه الصلاة والسلام) നബിക്കുണ്ടായ ഒരു ചിന്താഗതിയും, അവസാനം അദ്ദേഹം യഥാര്‍ത്ഥ തൗഹീദിലേക്കു എത്തിച്ചേര്‍ന്ന കഥയുമാണോ ഈ വചനങ്ങളുടെ ഉള്ളടക്കം? അതല്ല. വിഗ്രഹാരാധകരായ തന്റെ ജനതയുമായി അദ്ദേഹം നടത്തിയ ഒരു വാദപ്രതിവാദ സംഭവത്തിന്റെ ചിത്രീകരണമാണോ ഇതു? ഇങ്ങിനെ രണ്ടഭിപ്രായം നിലവിലുണ്ട്. രണ്ടാമത്തെ അഭിപ്രായമാണു കൂടുതല്‍ ന്യായമായി തോന്നുന്നതും, ക്വുര്‍ആന്റെ വാക്യങ്ങളോടു കൂടുതല്‍ യോജിച്ചു കാണുന്നതും. الله أعلم അടുത്ത വചനത്തില്‍ وَحَاجَّهُ قَوْمُهُ (അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തോടു ന്യായവാദം ചെയ്തു.) എന്നും താഴെ 83-ാം വചനത്തില്‍ وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ അതു നാം ഇബ്രാഹീമിന്നു നല്‍കിയ ന്യായമാണ്) എന്നും പറഞ്ഞിരിക്കുന്നുവല്ലോ. ഇബ്നുകഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഇവിടെ ഒരു ദീര്‍ഘമായ പ്രസ്താവന തന്നെ ചെയ്തു കാണാം. മേല്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ പല കാര്യങ്ങളും വിവരിച്ചശേഷം അദ്ദേഹം തുടര്‍ന്നു പറയുന്നു: ഇബ്രാഹീം (عليه الصلاة والسلام) തന്റെ ജനങ്ങളുമായി നടത്തിയ ഒരു വാദപ്രതിവാദമാണ് ഇതെന്നുള്ളതത്രെ യഥാര്‍ത്ഥം. ഒന്നാമത്തെ (74-ാം വചനത്തില്‍ വിവരിച്ച) രംഗം, വാനലോകത്തെ മലക്കുകളുടെ പ്രതിമകളായി സ്ഥാപിക്കപ്പെട്ട ഭൗമിക ബിംബങ്ങളെ ആരാധിക്കുന്നതിന്റെ തെറ്റുകള്‍ അവര്‍ക്കു വിവരിച്ചു കൊടുത്തതാണ്. ഈ (വചനങ്ങളില്‍ വിവരിച്ച) രംഗം, ആകാശത്തെ പ്രധാന ഗ്രഹങ്ങളായി ഗണിക്കപ്പെടുന്ന ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, സൂര്യന്‍, ശനി എന്നീ സപ്തഗ്രഹങ്ങളുടെ നാമത്തില്‍ നടത്തപ്പെടുന്ന ക്ഷേത്രാരാധനയുടെ തെറ്റുകള്‍ അവര്‍ക്കദ്ദേഹം വിവരിച്ചു കൊടുത്തതാകുന്നു. ഈ ഗ്രഹങ്ങളില്‍ അവരുടെ അടുക്കല്‍ ഏറ്റവും പ്രധാനപ്പെട്ടതു സൂര്യനും, പിന്നെ ചന്ദ്രനും, പിന്നെ ശുക്രനുമാകുന്നു. അതായതു, ആദ്യം ശുക്രന്‍ ദൈവമായിരിക്കുവാന്‍ കൊള്ളുകയില്ല – അതിനു ഇടവും വളവും തെറ്റുവാനോ, ദിക്കുമാറി സഞ്ചരിക്കുവാനോ, സമയവ്യത്യാസം സ്വീകരിക്കുവാനോ മറ്റോ സ്വാതന്ത്ര്യമില്ലാതെ ഒരു മഹാശക്തിയുടെ നിയന്ത്രണത്തിലാണതു സ്ഥിതി ചെയ്യുന്നത് – എന്നു അദ്ദേഹം സ്ഥാപിച്ചു. പിന്നീടു, ചന്ദ്രനിലേക്കും, അനന്തരം സൂര്യനിലേക്കും തിരിഞ്ഞ് അതേപ്രകാരം തന്നെ സ്ഥാപിച്ചു. ഏറ്റവും പ്രധാനപ്പെട്ട ഈ ഗ്രഹങ്ങള്‍ക്കു ദൈവീകതക്ക് അര്‍ഹതയില്ലാത്ത സ്ഥിതിക്കു മറ്റുള്ളവയുടെ കാര്യം വിശിഷ്യാ പറയേണ്ടതില്ലല്ലോ. അങ്ങിനെ, ഖണ്ഡിതമായ തെളിവ് സഹിതം സത്യം സ്ഥാപിതമായപ്പോള്‍ അദ്ദേഹം പറഞ്ഞു: يَا قَوْمِ إِنِّي بَرِيءٌ مِّمَّا تُشْرِكُونَ ﴿٧٨﴾ إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ۖ وَمَا أَنَا مِنَ الْمُشْرِكِينَ ﴿٧٩ (എന്റെ ജനങ്ങളെ, നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു ഞാന്‍ ഒഴിവായവനാണു. ഞാന്‍ ആകാശഭൂമികളെ സൃഷ്ടിച്ചുണ്ടാക്കിയവാനിലേക്കു എന്റെ മുഖം തിരിച്ചിരിക്കുന്നു…..)’ ഇബ്നുകഥീര്‍ (رحمه الله) തുടര്‍ന്നു പറയുന്നു: ‘ഇബ്രാഹീം (عليه الصلاة والسلام) ഇങ്ങിനെ ഒരു വിചിന്തനം നടത്തിയതാണു (ഒരു വാദപ്രതിവാദം ജനങ്ങളുമായി നടത്തിയതല്ല) എന്നു എങ്ങിനെ പറയും?! അദ്ദേഹത്തെ സംബന്ധിച്ചാണല്ലോ അല്ലാഹു ഇങ്ങിനെയൊക്കെ പറയുന്നത്: …..وَلَقَدْ آتَيْنَا إِبْرَاهِيمَ رُشْدَهُ مِن قَبْلُ وَكُنَّا بِهِ عَالِمِينَ (ഇബ്രാഹീമിനു അദ്ദേഹത്തിന്റെ തന്റേടം നാം മുമ്പേ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവരുമായിരുന്നു. അതായത് അദ്ദേഹം തന്റെ പിതാവിനോടും ജനങ്ങളോടും പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ ഈ ഭജനമിരിക്കുന്ന പ്രതിമകള്‍ എന്താണ്?…… (21: 51-70). إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ …النحل (ഇബ്രാഹീം അല്ലാഹുവിനോട് ഭക്തിയര്‍പ്പിക്കുന്ന ഋജുമാനസനായ ഒരു സമുദായം – ഒരു പ്രത്യേക സമുദായം – ആയിരുന്നു. അദ്ദേഹം ശിര്‍ക്കു ചെയ്യുന്നവരില്‍പെട്ടവനായിരുന്നില്ല ….. (16:120-123). دِينًا قِيَمًا مِّلَّةَ إِبْرَاهِيمَ حَنِيفًا ۚ وَمَا كَانَ مِنَ الْمُشْرِكِينَ – الأنعام (…ചൊവ്വിനു നിലകൊള്ളുന്ന മതം. അതായതു ഋജുമാനസനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗ്ഗം. അദ്ദേഹം ശിര്‍ക്കു ചെയ്യുന്നവരില്‍പ്പെട്ടവനായിരുന്നില്ല. (6:161)…’ (ها ابن كثير) 6:80 وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ ﴾٨٠﴿ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ ജനത ന്യായവാദം (തര്‍ക്കം) നടത്തി. അദ്ദേഹം പറഞ്ഞു: 'അല്ലാഹു എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കിത്തന്നിരിക്കെ, അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്നോടു ന്യായവാദം (തര്‍ക്കം) നടത്തുകയോ?! നിങ്ങള്‍ അവനോടു പങ്കു ചേര്‍ക്കുന്നതിനെ (ഒന്നും തന്നെ) ഞാന്‍ ഭയപ്പെടുന്നില്ലതാനും; (അതെ) എന്റെ റബ്ബു വല്ലതും ഉദ്ദേശിക്കുന്നതായാലല്ലാതെ. എന്റെ റബ്ബ് അറിവുകൊണ്ട് എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ അടങ്ങുന്നു]. എന്നാല്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?! وَحَاجَّهُ അദ്ദേഹത്തോട് ന്യായവാദം ചെയ്തു (തര്‍ക്കം നടത്തി) قَوْمُهُ അദ്ദേഹത്തിന്റെ ജനത, ജനങ്ങള്‍ قَالَ അദ്ദേഹം പറഞ്ഞു أَتُحَاجُّونِّي നിങ്ങള്‍ എന്നോടു ന്യായവാദം നടത്തുകയോ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ وَقَدْ هَدَانِ അവന്‍ എന്നെ നേര്‍മാര്‍ഗ്ഗത്തില്‍ ആക്കിയിട്ടുണ്ടെന്നിരിക്കെ وَلَا أَخَافُ ഞാന്‍ ഭയപ്പെടുന്നുമില്ല مَا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെ بِهِ അവനോടു, അവനില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ رَبِّي എന്റെ റബ്ബു شَيْئًا വല്ല കാര്യവും وَسِعَ വിശാലമായിരിക്കുന്നു رَبِّي എന്റെ റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍ (അറിവുകൊണ്ടു) أَفَلَا تَتَذَكَّرُونَ അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മ്മവെക്കു)ന്നില്ലേ 6:81 وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴾٨١﴿ 'നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ ഞാന്‍ എങ്ങിനെ ഭയപ്പെടും? നിങ്ങള്‍ക്കു അല്ലാഹു യാതൊരു അധികൃത രേഖയും ഇറക്കിത്തന്നിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നുമില്ല! അപ്പോള്‍, ഇരു വിഭാഗക്കാരില്‍വെച്ചു നിര്‍ഭയതക്കു കൂടുതല്‍ അര്‍ഹതയുള്ളവര്‍ ആരാണ്? നിങ്ങള്‍ക്കു അറിയാമെങ്കില്‍ (ആലോചിച്ചു നോക്കൂ)!' وَكَيْفَ എങ്ങിനെയാണു, എങ്ങിനെ أَخَافُ ഞാന്‍ ഭയപ്പെടും, ഭയപ്പെടുന്നതു مَا أَشْرَكْتُمْ നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ وَلَا تَخَافُونَ നിങ്ങള്‍ ഭയപ്പെടുന്നുമില്ല (എന്നിരിക്കെ) أَنَّكُمْ أَشْرَكْتُم നിങ്ങള്‍ പങ്കുചേര്‍ത്തതിനെക്കുറിച്ചു بِاللَّـهِ അല്ലാഹുവിനോടു مَا لَمْ يُنَزِّلْ അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ بِهِ അതിനെപ്പറ്റി, അതിനു عَلَيْكُمْ നിങ്ങള്‍ക്കു سُلْطَانًا ഒരു അധികൃത രേഖ, (തെളിവു) فَأَيُّ അപ്പോള്‍ ഏതാണു (ആരാണു) الْفَرِيقَيْنِ രണ്ടു കൂട്ടരില്‍, വിഭാഗങ്ങളില്‍ أَحَقُّ അധികം അവകാശപ്പെട്ടതു, അര്‍ഹര്‍ بِالْأَمْنِ നിര്‍ഭയതക്ക്, സമാധാനത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു 6:82 ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ ﴾٨٢﴿ യാതൊരു കൂട്ടര്‍, വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തോടു യാതൊരു അക്രമത്തെയും അവര്‍ (കൂട്ടി) കലര്‍ത്താതിരിക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ - അവര്‍ക്കത്രെ നിര്‍ഭയതയുള്ളതു; അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാകുന്നു. الَّذِينَ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَلَمْ يَلْبِسُوا അവര്‍ കലര്‍ത്തിയതുമില്ല إِيمَانَهُم അവരുടെ വിശ്വാസത്തോടു, വിശ്വാസത്തെ بِظُلْمٍ വല്ല അക്രമത്തെയും, അനീതിയുമായി أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണു الْأَمْنُ നിര്‍ഭയത وَهُم അവരാകട്ടെ مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാണു ദീര്‍ഘകാലത്തെ പഴക്കം സിദ്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കും, ദുര്‍ന്നടപ്പുകള്‍ക്കും എതിരില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അവയുടെ അനുയായികള്‍ തല്‍ക്കാലം ഉത്തരം മുട്ടിയെന്നു വരും. എങ്കിലും അതവര്‍ക്ക് മാനസാന്തരം വരുത്തുക പ്രയാസമായിരിക്കും. എന്തെങ്കിലും മുടന്തന്‍ ന്യായങ്ങളോ തര്‍ക്കമോ നടത്തി തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയായിരിക്കും ചെയ്യുക. ചിലപ്പോള്‍ ഭീഷണിയും അക്രമവുമായിരിക്കും ഉപയോഗിക്കുക. എല്ലാകാലത്തും കാണപ്പെടുന്ന പതിവാണിത്. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ജനതയും അതുതന്നെയാണു പയറ്റിയത്. അതായത്, പണ്ടുകാലം മുതല്‍ക്കേ ചോദ്യം ചെയ്യപ്പെടാതെ എല്ലാവരും അംഗീകരിച്ചുവരുന്ന നടപടിയാണിത്. ഈ ദൈവങ്ങള്‍ക്കു ഇന്നിന്ന പ്രകാരമുള്ള മഹത്വങ്ങളും ശക്തികളുമൊക്കെയുണ്ട്. അവക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അവയുടെ ശാപകോപവും നാശവുമായിരിക്കും ഫലം. എന്നിങ്ങിനെയുള്ള ന്യായങ്ങളും ഭീഷണികളും! ഇബ്രാഹീം (عليه الصلاة والسلام) നബി അവര്‍ക്ക് നല്‍കിയ മറുപടിയുടെ താല്‍പര്യം ഇതാണു: നിങ്ങളുടെ ന്യായവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ഞാനൊട്ടും വിലകല്പിക്കുന്നില്ല. അല്ലാഹു മാത്രമാണു രക്ഷിതാവും ആരാധ്യനും എന്നുള്ളതിനു സ്പഷ്ടമായ തെളിവുകള്‍ നിലവിലുണ്ട്. ആ തൗഹീദില്‍ ഉറച്ചു നില്‍ക്കുവാനുള്ള ഭാഗ്യവും മനക്കരുത്തും അവന്‍ എനിക്ക് നല്‍കിയിട്ടുമുണ്ട്. അവന്‍ ഉദ്ദേശിച്ചാല്‍ വല്ലതും സംഭവിക്കുമെന്നല്ലാതെ, നിങ്ങളുടെ ഈ ദൈവങ്ങളില്‍ നിന്ന് വല്ല ആപത്തും നാശവും സംഭവിച്ചേക്കുമെന്നുള്ള ഭയം എനിക്കില്ല. നേരെമറിച്ച് യാതൊരുതെളിവും ന്യായവുമില്ലാതെ നിങ്ങള്‍ അവയെ ദൈവങ്ങളാക്കി വെച്ചതിനാല്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന ശിക്ഷകളെ ഭയപ്പെടേണ്ടിയിരിക്കുന്നതു നിങ്ങളാണ്. ആ ഭയം നിങ്ങള്‍ക്കില്ല. അവനാണെങ്കില്‍ സര്‍വ്വകാര്യങ്ങളും ശരിക്കറിയുന്നവനുമാണ്. അപ്പോള്‍, ഭയം കൂടാതെ സമാധാനപ്പെട്ടുകൊണ്ടിരിക്കുവാന്‍ അവകാശപ്പെട്ടവര്‍ നിങ്ങളാണോ? അതല്ല ഞാനോ? 82-ാം വചനത്തിലെ വാചകങ്ങള്‍ ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയായി അല്ലാഹു ഉദ്ധരിച്ചതായിരിക്കുവാനും, അല്ലാഹുവിന്റെ സ്വന്തം പ്രസ്താവനയായിരിക്കുവാനും സാധ്യതയുണ്ട്. രണ്ടായിരുന്നാലും അതിന്റെ സാരം ഇപ്രകാരമാകുന്നു; സത്യവിശ്വാസം സ്വീകരിച്ച് തൗഹീദില്‍ നിലയുറക്കുകയും, പിന്നീട് ശിര്‍ക്കുപരമായ വല്ല അക്രമങ്ങളും അതില്‍ കൂട്ടിക്കലര്‍ത്തി അതിനെ കളങ്കപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണു യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനം ലഭിക്കുക. അവരാണു യഥാര്‍ത്ഥ സന്മാര്‍ഗ്ഗികളും. ബുഖാരീ (رحمه الله) തുടങ്ങിയ പലരും പല സ്വഹാബികളില്‍ നിന്നും, താബിഉകളില്‍ നിന്നുമായി രേഖപ്പെടുത്തിയ ഹദീഥുകളില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഈ വചനം അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് മനഃപ്രയാസം അനുഭവപ്പെട്ടു. ഒരു അക്രമവും ചെയ്യാത്തവര്‍, ആരാണു നമ്മുടെ കൂട്ടത്തിലുള്ളതു?! എന്നു അവര്‍ പറഞ്ഞു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘കാര്യം നിങ്ങള്‍ ധരിക്കുന്നതു പോലെയല്ല. ആ നല്ല മനുഷ്യന്‍ (ലുഖ്മാന്‍ (عليه الصلاة والسلام)) തന്റെ മകനോടു പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടില്ലേ? يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ – لقمان ١٣ (എന്റെ കുഞ്ഞുമോനെ, നീ അല്ലാഹുവിനോടു പങ്കു ചേര്‍ക്കരുത്‌. നിശ്ചയമായും പങ്കുചേര്‍ക്കല്‍ – ശിര്‍ക്ക് – വമ്പിച്ച അക്രമമാകുന്നു.) എന്നു?! ശിര്‍ക്കാണ്‌ അതുകൊണ്ടുദ്ദേശ്യം.’ സത്യവിശ്വാസം സ്വീകരിച്ചശേഷം ശിര്‍ക്കല്ലാത്ത വല്ല പാപങ്ങളും ചെയ്തവന്‍ അതുമൂലം കുറ്റക്കാരനാകുമെങ്കിലും അതു മൂലം അവന്‍ അവിശ്വാസിയായിത്തീരുമെന്നല്ല ഈ വചനത്തിന്റെ താല്‍പര്യമെന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഹദീഥു മുഖേന വ്യക്തമാക്കുന്നത്. വിഭാഗം - 10 6:83 وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴾٨٣﴿ അവ(യൊക്കെ) നമ്മുടെ ന്യായമാകുന്നു: തന്റെ ജനതക്കെതിരില്‍ ഇബ്രാഹീമിന്നു നാം അവ നല്‍കിയിരിക്കുകയാണു. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. നിശ്ചയമായും നിന്റെ റബ്ബു അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു. وَتِلْكَ അതു, അവ حُجَّتُنَا നമ്മുടെ ന്യായം (തെളിവു) ആകുന്നു آتَيْنَاهَا നാം അതു (അവ) നല്‍കി إِبْرَاهِيمَ ഇബ്രാഹീമിന്നു عَلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ (എതിരില്‍) نَرْفَعُ നാം ഉയര്‍ത്തും دَرَجَاتٍ പല പദവികള്‍, പടികള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു عَلِيمٌ സര്‍വ്വജ്ഞനാണ് 74 മുതല്‍ക്കുള്ള വചനങ്ങളില്‍, തൗഹീദിനെ സ്ഥാപിച്ചുകൊണ്ടും, ശിര്‍ക്കിനെ ഖണ്ഡിച്ചുകൊണ്ടും ഇബ്രാഹീം (عليه الصلاة والسلام) നബി ആ ജനതയുടെ മുമ്പില്‍ സമര്‍പ്പിച്ച തെളിവുകളെയും ന്യായങ്ങളെയും ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുകയാണു: അതെല്ലാം നമ്മുടെ തൗഹീദിന്റെ തെളിവുകളായി നാം ഇബ്രാഹീമിനു പഠിപ്പിച്ചു കൊടുത്തതാണ്. നാം ഉദ്ദേശിക്കുന്നവരെ ഇതുപോലെ അസാധനരമായ സ്ഥാന പദവികള്‍ നല്‍കി ഉയര്‍ത്തുന്നതാകുന്നു. ഞാന്‍ എല്ലാ കാര്യവും യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനും, സകല കാര്യങ്ങളും ശരിക്കറിയുന്ന സര്‍വ്വജ്ഞനുമാണല്ലോ. തൗഹീദിനെ സ്ഥാപിക്കുന്നതില്‍ ആ പ്രവാചക പിതാവു നടത്തിയ പ്രബോധന മാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന്റെ കാലശേഷം ലോകാവസാനം വരെ തുടര്‍ന്നു നടക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ സന്താനപരമ്പരകളിലും മറ്റുമായി പ്രവാചകത്വ ശൃംഖല അല്ലാഹു നിലനിറുത്തി അനുഗ്രഹിച്ചതിനെക്കുറിച്ചാണു തുടര്‍ന്നുള്ള വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. കൂട്ടത്തില്‍, അദ്ദേഹത്തിനു വളരെ മുമ്പുതന്നെ പ്രസ്തുത വിഷയത്തില്‍ തൊള്ളായിരത്തമ്പതു വര്‍ഷക്കാലം അശ്രാന്തപരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പൂര്‍വ്വ പിതാവായ നൂഹ് (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടു അല്ലാഹു പറയുന്നു:- 6:84 وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾٨٤﴿ അദ്ദേഹത്തിനു നാം ഇസ്ഹാക്വിനെയും, യഅ്ക്വൂബിനെയും പ്രദാനം ചെയ്കയും ചെയ്തു. എല്ലാവരെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. മുമ്പ് നൂഹിനെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നു ദാവൂദിനെയും, സുലൈമാനെയും, അയ്യൂബിനെയും, യൂസുഫിനെയും, മൂസായെയും, ഹാറൂനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). അപ്രകാരം സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം നല്‍കുന്നു. وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാക്വിനെ وَيَعْقُوبَ യഅ്ക്വൂബിനെയും كُلًّا എല്ലാവരെയും هَدَيْنَا നാം നേര്‍വഴിയിലാക്കി وَنُوحًا هَدَيْنَا നൂഹിനെയും നാം നേര്‍വഴിയിലാക്കിയിരിക്കുന്നു مِن قَبْلُ മുമ്പു, മുമ്പേ وَمِن ذُرِّيَّتِهِ അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നും دَاوُودَ ദാവൂദിനെ(യും) وَسُلَيْمَانَ സുലൈമാനെയും وَأَيُّوبَ അയ്യൂബിനെയും وَيُوسُفَ യൂസുഫിനെയും وَمُوسَىٰ മൂസായെയും وَهَارُونَ ഹാറൂനെയും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സല്‍ഗുണ (പുണ്യ) വാന്‍മാര്‍ക്കു 6:85 وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ ٱلصَّـٰلِحِينَ ﴾٨٥﴿ സകരിയ്യായെയും, യഹ്യായെയും, ഈസായെയും, ഇല്‍യാസിനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). എല്ലാവരും സദ്‌വൃത്തരില്‍ പെട്ടവരാകുന്നു. وَزَكَرِيَّا സകരിയ്യായെയും وَيَحْيَىٰ യഹ്യായെയും وَعِيسَىٰ ഈസായെയും وَإِلْيَاسَ ഇല്‍യാസിനെയും كُلٌّ എല്ലാം, എല്ലാവരും مِّنَ الصَّالِحِينَ സദ്‌വൃത്തരില്‍ (നല്ലവരില്‍) പെട്ടവരാണ് 6:86 وَإِسْمَـٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى ٱلْعَـٰلَمِينَ ﴾٨٦﴿ ഇസ്മാഈലിനെയും, അല്‍യസഇനെയും, യൂനുസിനെയും, ലൂത്ത്വിനെയും (നേര്‍മ്മാര്‍ഗ്ഗത്തിലാക്കി). എല്ലാവരെയും ലോകരേക്കാള്‍ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു. وَإِسْمَاعِيلَ ഇസ്മാഈലിനെയും وَالْيَسَعَ അല്‍യസഇനെയും وَيُونُسَ യൂനുസിനെയും وَلُوطًا ലൂത്ത്വിനെയും وَكُلًّا എല്ലാവരെയും فَضَّلْنَا നാം ശ്രേഷ്ഠമാക്കി, ഉല്‍കൃഷ്ടമാക്കി عَلَى الْعَالَمِينَ ലോകരേക്കാള്‍ 6:87 وَمِنْ ءَابَآئِهِمْ وَذُرِّيَّـٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَـٰهُمْ وَهَدَيْنَـٰهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٨٧﴿ അവരുടെ പിതാക്കളില്‍ നിന്നും, അവരുടെ സന്തതികളില്‍ നിന്നും, അവരുടെ സഹോദരങ്ങളില്‍ നിന്നും (പലരെയും ശ്രേഷ്ഠരാക്കിയിരിക്കുന്നു). അവരെ നാം തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വാ) യുള്ള പാതയിലേക്ക് അവരെ നാം വഴി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. وَمِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَإِخْوَانِهِمْ അവരുടെ സഹോദരങ്ങളില്‍ നിന്നും وَاجْتَبَيْنَاهُمْ അവരെ നാം തിരഞ്ഞെടുക്കുക (തെളിയിച്ചെടുക്കുക) യും ചെയ്തു وَهَدَيْنَاهُمْ അവരെ നേര്‍വഴിയിലാക്കുകയും ചെയ്തു, അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കി إِلَىٰ صِرَاطٍ പാതയിലേക്ക്, വഴിയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ ഇസ്ഹാക്വ് (عليه الصلاة والسلام) ഇബ്രാഹീം (عليه الصلاة والسلام) ന്റെ പുത്രനും, യഅ്ക്വൂബ് (عليه الصلاة والسلام) പൗത്രനുമാകുന്നു. അദ്ദേഹത്തിനും ഭാര്യ സാറാക്കും വാര്‍ദ്ധക്യം പ്രാപിച്ച കാലത്തായിരുന്നു അദ്ദേഹത്തിനു മക്കളുണ്ടാകുവാന്‍ പോകുന്നുവെന്നു അല്ലാഹു മലക്കുകള്‍ മുഖാന്തരം സന്തോഷ വാര്‍ത്ത അറിയിച്ചതു. ആ സന്തോഷവാര്‍ത്തയില്‍ തന്നെ മകള്‍ ഇസ്‌ഹാക്വ് (عليه الصلاة والسلام) നെപ്പറ്റിയും പൗത്രന്‍ യഅ്ക്വൂബ് (عليه الصلاة والسلام) നെപ്പറ്റിയും സന്തോഷമറിയിച്ചിരുന്നു (11:71). നൂഹ് (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ പൂര്‍വ്വപിതാക്കളില്‍ ഒരാളായതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ مِن قَبْلُ (മുമ്പ്) എന്നു പ്രത്യേകം പറഞ്ഞത്. തൗഹീദിന്റെ പ്രബോധന പാരമ്പര്യം ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സന്തതികളിലും പിന്‍ഗാമികളിലും മാത്രമല്ല, പിതാക്കളിലും ഉണ്ടായിരുന്നുവെന്നത്രെ ഇതിലെ സൂചന. وَمِن ذُرِّيَّتِهِ (അദ്ദേഹത്തിന്റെ സന്തതികളില്‍നിന്നു) എന്ന വാക്കിന്റെ ഉദ്ദേശ്യം രണ്ടു പ്രകാരത്തിലാകാവുന്നതാണ്. (1). ഇബ്രാഹീം (عليه الصلاة والسلام) ന്റെ സന്തതികളില്‍ നിന്നു എന്നു തന്നെ. അദ്ദേഹത്തെ സംബന്ധിച്ചാണല്ലോ സംസാരം. പക്ഷെ തുടര്‍ന്നു പറയപ്പെട്ടവരില്‍, ലൂത്ത്വ് (عليه الصلاة والسلام) അദ്ദേഹത്തിന്റെ നേരെ സന്താനമല്ല. അദ്ദേഹത്തിന്റെ പിതൃവ്യപുത്രനായിരുന്നു. അപ്പോള്‍, പിതൃവ്യ പുത്രനെ സ്വന്തം പുത്രനെപ്പോലെ കണക്കാക്കി ‘സന്തതികളില്‍’ എന്നു മൊത്തത്തില്‍ പറഞ്ഞതായിരിക്കും. യൂനുസ് (عليه الصلاة والسلام) നബിയും അദ്ദേഹത്തിന്റെ സന്തതീ പരമ്പരകളില്‍പെട്ട ആളല്ലെന്നും അഭിപ്രായമുണ്ട്. ഇതു ശരിയാണെങ്കില്‍, തുടര്‍ന്നു പേരുപറയപ്പെട്ടവരില്‍ അധിക ഭാഗവും സന്തതികളില്‍ പെട്ടവരാണെന്നേ ഉദ്ദേശ്യമുണ്ടായിരിക്കൂ. (2). നൂഹ് (عليه الصلاة والسلام) ന്റെ സന്തതികളില്‍ നിന്ന് എന്നും ഉദ്ദേശ്യമാകാം. ആ വാക്കിന്റെ തൊട്ടുമുമ്പ് അദ്ദേഹത്തെക്കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് പിന്നീടു പേരു പറയപ്പെട്ട എല്ലാ പ്രവാചകന്‍]മാരും – ഇബ്രാഹീം (عليه الصلاة والسلام) പോലും – അദ്ദേഹത്തിന്റെ സാന്താന പരമ്പരകളില്‍ ഉള്‍പെട്ടവരാണു താനും. والله أعلم ഈസാ (عليه الصلاة والسلام) പിതാവില്ലാതെ ജനിച്ച ആളായതുകൊണ്ട് അദ്ദേഹം മാതൃവഴിക്കു മാത്രമാണു ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെടുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ذُرِّيَّة (സന്തതികള്‍) എന്ന വാക്കില്‍ പിതൃവഴിക്കും മാതൃവഴിക്കുമുള്ള എല്ലാ മക്കളും ഉള്‍പ്പെടുമെന്നു ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വേറൊരു ആയത്തില്‍ അല്ലാഹു പറയുന്നു: وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ (നാം നൂഹിനെയും ഇബ്രാഹീമിനെയും അയച്ചിട്ടുണ്ട്. അവര്‍ രണ്ടാളുടെയും സന്തതികളില്‍ നാം പ്രവാചകത്വവും വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. (സൂ: ഹദീദ്: 26). ഇബ്രാഹീം (عليه الصلاة والسلام) നബി അടക്കം പതിനെട്ടു പ്രവാചകന്‍മാരുടെ പേരാണ് അല്ലാഹു ഈ വചനങ്ങളില്‍ എടുത്തു പറഞ്ഞത്. അവരുടെ ശ്രേഷ്ഠതകളും സവിശേഷതകളും, അവര്‍ക്കു ലഭിച്ച അനുഗ്രഹങ്ങളും ചുരുങ്ങിയ വാക്കുകളിലായി അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (1). അല്ലാഹു അവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു (هَدَيْنَا) എന്നു. ഇതിന്റെ മൂല ധാതുവായ هِدَايَة , هُدَى (ഹിദായത്ത്, ഹുദാ) എന്നീ വാക്കുകള്‍ക്കു ‘മാര്‍ഗ്ഗദര്‍ശനം നല്‍കല്‍, വഴികാട്ടല്‍, വഴിയില്‍ ചേര്‍ക്കല്‍, സന്മാര്‍ഗ്ഗത്തിലാക്കല്‍’ എന്നൊക്കെ അര്‍ത്ഥം വരാമെന്നും, ‘മാര്‍ഗ്ഗദര്‍ശനം നല്‍കുക’ എന്ന അര്‍ത്ഥത്തിലുള്ള ‘ഹിദായത്തു’ പലതരത്തിലുണ്ടെന്നും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക – വഴിചേര്‍ക്കുക – എന്ന അര്‍ത്ഥത്തിലുള്ള ‘ഹിദായത്തു’ അല്ലാഹുവില്‍ നിന്നു മാത്രം ലഭിക്കുന്നതാണെന്നും സൂറത്തുല്‍ ഫാതിഹയില്‍ വെച്ച് നാം വിശദമായി വിവരിച്ചിട്ടുണ്ട്. (2). അവര്‍ സല്‍ഗുണവാന്‍മാരും സദ്‌വൃത്തരുമായിരുന്നുവെന്നു. മനസാ – വാചാ – കര്‍മ്മണാ അവരെല്ലാവരും പരിശുദ്ധരും നിഷ്കളങ്കരുമായിരുന്നുവെന്നും, അല്ലാഹുവിനോടും സൃഷ്ടികളോടും പാലിക്കേണ്ടുന്ന എല്ലാ കടപ്പാടുകളും മര്യാദകളും അവര്‍ പാലിച്ചിരുന്നുവെന്നുമാണ് ഇതിന്റെ സാരം. (3). അവര്‍ക്കു ലോകരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിരുന്നുവെന്നു. പ്രവാചകന്‍മാര്‍ പ്രവാചകന്‍മാരല്ലാത്ത മറ്റുള്ള എല്ലാവരെക്കാളും ശ്രേഷ്ഠന്‍മാരും ഉന്നതന്‍മാരുമായിരുന്നുവെന്നു സാരം. (4). അവരെ അല്ലാഹു തിരഞ്ഞെടുക്കുകയും, വളവും വക്രതയുമില്ലാത്ത നേര്‍ക്കു നേരെയുള്ള മാര്‍ഗ്ഗത്തിലേക്കു വഴിചേര്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നു. ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം അനുയോജ്യമായിരിക്കത്തക്കവണ്ണം അവരിലുണ്ടായിരുന്ന ഉല്‍കൃഷ്ട ഗുണങ്ങള്‍ എന്തായിരുന്നുവെന്നു തുടര്‍ന്നുള്ള വചനങ്ങളില്‍ നിന്നു സാമാന്യം മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു:- 6:88 ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ ﴾٨٨﴿ അതു അല്ലാഹുവിന്റെ (വക) മാര്‍ഗ്ഗദര്‍ശനമത്രെ-. തന്റെ അടിയാന്‍മാരില്‍ നിന്നു താന്‍ ഉദ്ദേശിക്കുന്നവരെ അതു മൂലം അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു. അവര്‍ (അല്ലാഹുവിനോടു) പങ്കു ചേര്‍ത്തിരുന്നു [ശിര്‍ക്കു ചെയ്തിരുന്നു] വെങ്കില്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതു അവര്‍ക്കു (ഫലപ്പെടാതെ) പൊളിഞ്ഞുപോകുക തന്നെ ചെയ്തിരുന്നു. ذَٰلِكَ അതു هُدَى اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗ ദര്‍ശനമാണ്, വഴികാട്ടലാണ് يَهْدِي بِهِ അതു മൂലം (അതുവഴി) അവന്‍ വഴി കാട്ടുന്നു, നേര്‍വഴിയിലാക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَلَوْ أَشْرَكُوا അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍, പങ്കു ചേര്‍ക്കുന്ന പക്ഷം لَحَبِطَ പൊളിഞ്ഞു (ഫലശൂന്യമായി) പോക തന്നെ ചെയ്യും عَنْهُم അവര്‍ക്കു, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും 6:89 أُو۟لَـٰٓئِكَ ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰٓؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا۟ بِهَا بِكَـٰفِرِينَ ﴾٨٩﴿ നാം വേദഗ്രന്ഥവും, വിധികര്‍ത്തൃത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അക്കൂട്ടര്‍. എനി, ഇക്കൂട്ടര്‍ അവയില്‍ അവിശ്വസിക്കുകയാണെങ്കില്‍, അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനതയെ നാം അവക്കു [അവയില്‍ വിശ്വസിക്കുന്നതിനു] ഭാരമേല്‍പിച്ചിട്ടുണ്ട്. أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണു آتَيْنَاهُمُ അവര്‍ക്കു നാം കൊടുത്തിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം وَالْحُكْمَ വിധികര്‍ത്തൃത്വവും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും فَإِن يَكْفُرْ എനി അവിശ്വസിക്കുകയാണെങ്കില്‍ بِهَا അതില്‍, അവയില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍ فَقَدْ وَكَّلْنَا എന്നാല്‍ നാം ഏല്‍പിച്ചിട്ടുണ്ട്‌ بِهَا അതിനു, അവയെപ്പറ്റി قَوْمًا ഒരു ജനതയെ لَّيْسُوا അവരല്ല بِهَا അതില്‍, അവയില്‍ بِكَافِرِينَ അവിശ്വസിക്കുന്നവര്‍ 6:90 أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَـٰلَمِينَ ﴾٩٠﴿ (നബിയേ) അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്ളവരത്രെ (മേല്‍പറഞ്ഞ) അക്കൂട്ടര്‍; ആകയാല്‍, അവരുടെ (ആ) നേര്‍മ്മാര്‍ഗ്ഗത്തോട് നീ പിന്‍തുടര്‍ന്നു കൊള്ളുക. പറയുക: 'ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടു ഒരു പ്രതിഫലവും ചോദിക്കുന്നില്ല ഇതു ലോകര്‍ക്കു (മുഴുവന്‍) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല. أُولَـٰئِكَ الَّذِينَ അക്കൂട്ടര്‍ യാതൊരുവരാണു هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കി فَبِهُدَاهُمُ അതിനാല്‍ അവരുടെ നേര്‍മ്മാര്‍ഗ്ഗത്തോടു, മാര്‍ഗ്ഗദര്‍ശനത്തോടു اقْتَدِهْ നീ പിന്‍തുടരുക قُل പറയുക لَّا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ ഇതിന്റെ പേരില്‍, അതിനു أَجْرًا ഒരു കൂലി, പ്രതിഫലം إِنْ هُوَ ഇതു (അതു) അല്ല إِلَّا ذِكْرَىٰ ഒരുല്‍ബോധനം (സ്മരണ - ഉപദേശം) അല്ലാതെ لِلْعَالَمِينَ ലോകര്‍ക്കു മേല്‍പറയപ്പെട്ട എല്ലാവരും പ്രവാചകത്വം നല്‍കപ്പെടുവാനും, വേദഗ്രന്ഥം പ്രബോധനം ചെയ്‌വാനും എല്ലാ നിലക്കും അനുയോജ്യരായിരുന്നുവെന്നും, അവരൊക്കെ സന്‍മാര്‍ഗ്ഗികളായിരുന്നുവെന്നും കഴിഞ്ഞ വചനങ്ങളില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നുകൊണ്ട് അതൊക്കെ അല്ലാഹുവിങ്കല്‍ നിന്നു അവര്‍ക്കു ലഭിച്ചതാണെന്നും, അവന്‍ ഉദ്ദേശിക്കുന്നവരെയാണ് അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയെന്നും അല്ലാഹു അറിയിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു തത്വമാണിതു കാണിക്കുന്നത്. ഏതെങ്കിലും യോഗ്യതകൊണ്ടോ, പരിശ്രമം കൊണ്ടോ ലഭിക്കുന്ന കാര്യങ്ങളല്ല പ്രവാചകത്വ പദവിയും വേദഗ്രന്ഥവും. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു മാത്രം അവന്‍ നല്‍കുന്ന അനുഗ്രഹമാണത്. പക്ഷെ, ഉപരിസൂചിതങ്ങളായ ഗുണങ്ങളുള്ള പരിശുദ്ധന്‍മാര്‍ക്കേ അവനതു നല്‍കുകയുള്ളുതാനും. തന്റെ ദൗത്യം എല്‍പിക്കുവാന്‍ പറ്റിയവര്‍ ആരാണെന്നു അവനു നല്ലപോലെ അറിയാമല്ലോ. (الله أعلم حيث يجعل رسالته) ഇതാണാ തത്വം. ക്വുര്‍ആന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണിത്. പ്രവാചകന്‍മാരുടെയും, വേദഗ്രന്ഥങ്ങളുടെയും, ദൗത്യത്തിനു കടക വിരുദ്ധമായതാണല്ലോ ശിര്‍ക്ക്. അതുകൊണ്ടാണ് അതോടൊപ്പം തന്നെ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ (അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍ അവര്‍ പ്രവര്‍ത്തിചിരുന്നതെല്ലാം പൊളിഞ്ഞു ഫല ശൂന്യമായിപ്പോകുമായിരുന്നു) എന്നു പറഞ്ഞിരിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും, മുന്‍ പ്രവാചകന്‍മാര്‍ക്കുമെല്ലാം തന്നെ, ശിര്‍ക്കു ചെയ്യുന്നപക്ഷം നിശ്ചയമായും നിന്റെ കര്‍മ്മം പൊളിഞ്ഞു നിഷ്ഫലമായിപ്പോകുന്നതാണെന്നും, നീ നഷ്ടക്കാരില്‍പെട്ടു പോകുമെന്നും അല്ലാഹു വഹ്യു നല്‍കുകയുണ്ടായിട്ടുണ്ടെന്നു സൂ: സുമര്‍ – 65ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പ്രവാചകന്‍മാര്‍ ശിര്‍ക്കോ, ശിര്‍ക്കിലേക്കു കാരണമായിത്തീരുന്നതോ ഒന്നും ചെയ്കയില്ലെന്നും തീര്‍ച്ച. അങ്ങനെ വല്ലതും അവര്‍ ചെയ്തുവെന്നു സങ്കല്‍പിക്കുക: എന്നാളവരുടെ കര്‍മ്മങ്ങളെല്ലാം ഫലശൂന്യമാകുകയും, മറ്റു മുശ്രിക്കുകളെപ്പോലെ അവരും നഷ്ടക്കാരായിത്തീരുകയും ചെയ്യുമെന്നാണിതിന്റെ അര്‍ത്ഥം. ശിര്‍ക്കിന്റെ ഗൗരവവും, അതേ സമയത്തു പ്രവാചകന്‍മാരുടെ പരിശുദ്ധതയുമാണിതു കാണിക്കുന്നത്. തൗഹീദിന്റെ പ്രബോധനത്തിനും പ്രചാരണത്തിനും നിയോഗിക്കപ്പെട്ടവരാണ് മേല്‍പറഞ്ഞവരൊക്കെ. ആ ആവശ്യാര്‍ത്ഥം അവര്‍ക്കു വേദഗ്രന്ഥങ്ങളും, ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുവാനുള്ള വിജ്ഞാനവും, പ്രവാചക പദവിയും നല്‍കപ്പെട്ടിരുന്നു. അവരെപ്പോലെ, അതേ ലക്ഷ്യത്തിനുവേണ്ടി, അതേപ്രകാരം വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നല്‍കപ്പെട്ട ആളാണ്‌ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയും. അദ്ദേഹത്തെ നിഷേധിക്കുന്നതു അവരെയെല്ലാം നിഷേധിക്കലാണ്. വസ്തുത ഇതായിരുന്നിട്ടും ഈ ജനത അദ്ദേഹത്തില്‍ വിശ്വസിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ – വേണ്ടാ – അവര്‍ അവരുടെ പാട്ടിനു പോയിക്കൊള്ളട്ടെ. അവര്‍ വിശ്വസിക്കാത്തതുകൊണ്ട് ഈ ലക്‌ഷ്യം മുടങ്ങിപ്പോകുമെന്നു അവര്‍ കരുതേണ്ടാ. നിഷേധികളല്ലാത്ത – തികച്ചും വിശ്വാസികളായ – വേറൊരു കൂട്ടരെ നാം അതിനു തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നിങ്ങിനെ അല്ലാഹു മക്കാ മുശ്രിക്കുകളെ താക്കീത് ചെയ്യുന്നു. മക്കീ സൂറത്തുകളില്‍ പെട്ടതാണല്ലോ ഈ സൂറത്ത്. ഇതു അവതരിച്ച് അധികം കഴിയുന്നതിനു മുമ്പായി മദീനായിലെ അന്‍സാരികളും മുഹാജിറുകളും തൗഹീദിന്റെ ദൗത്യവാഹകന്മാരായ കഥ പ്രസിദ്ധമാണല്ലോ. അവസാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടു രണ്ടു കാര്യങ്ങള്‍ ഉണര്‍ത്തിയിരിക്കുന്നു: (1) ആ പ്രവാചകവര്യന്മാര്‍ സ്വീകരിച്ചും അനുഷ്ഠിച്ചും വന്ന ആ മാര്‍ഗ്ഗം പിന്‍പറ്റണമെന്നു. (2) അതിന്റെ പേരില്‍ യാതൊരു പ്രതിഫലവും എനിക്കാവശ്യമില്ല; ലോക ജനതയുടെ നന്മക്കുവേണ്ടിയുള്ള ഒരു പൊതു ഉല്‍ബോധനവും ഉപദേശവും മാത്രമാണിത്; എനിക്കതില്‍ യാതൊരു സ്വാര്‍ത്ഥവുമില്ല എന്നു പ്രഖ്യാപിക്കണമെന്ന്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പുതിയ പ്രസ്ഥാനത്തിന്റെ വക്താവൊന്നുമല്ല. പണ്ടുകാലം മുതല്‍ക്കേ മനുഷ്യലോകത്തിനു വേണ്ടി അല്ലാഹു നിശ്ചയിച്ചവതരിപ്പിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സാന്‍മാര്‍ഗ്ഗിക വ്യവസ്ഥയുടെ പൂര്‍ത്തീകരണമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അദ്ദേഹത്തിന്റേതായ ഒരു സ്വാര്‍ത്ഥോദ്ദേശ്യവും ഇല്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ ഗ്രഹിപ്പിക്കുകയാണ് ഈ കല്‍പനയുടെ താല്‍പര്യം. മതരംഗത്തു പ്രവര്‍ത്തനം നടത്തുന്നവരെല്ലാം സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന രണ്ടു കാര്യങ്ങളാണിവ. അതെ, മുന്‍ഗാമികളായ മാതൃകാപുരുഷന്‍മാരുടെ സച്ചരിതങ്ങളെ പിന്‍തുടരലും, പ്രതിഫലേച്ഛയും സ്വാര്‍ത്ഥതാല്‍പര്യവും ഇല്ലാതിരിക്കലും. والله الموفق والمعين 6. الأنعام - അല്‍ അന്‍ആം സൂറത്തുല്‍ അന്‍ആം : 001-020 സൂറത്തുല്‍ അന്‍ആം : 021-041 സൂറത്തുല്‍ അന്‍ആം : 042-055 സൂറത്തുല്‍ അന്‍ആം : 056-070 സൂറത്തുല്‍ അന്‍ആം : 071-090 സൂറത്തുല്‍ അന്‍ആം : 091-110 സൂറത്തുല്‍ അന്‍ആം : 111-129 സൂറത്തുല്‍ അന്‍ആം : 130-144 സൂറത്തുല്‍ അന്‍ആം : 145-165 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി... സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്... വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ... മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു... വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന... കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ January 25 08:32 2022 Print This Article Share it With Friends by asianmetronews 0 Comments രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ വീടിനടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി തിരുവനന്തപുരം ആർസിസിയിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ പോകാതെ തുടർ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എന്‍റെ ചിറ്റയുടെ പേരു മിനി എന്നാണ്‌. ചിറ്റ അടുത്ത ബാങ്കില്‍ ജോലി ചെയ്യുന്നു. ചിറ്റയുടെ ഹസ്ബന്റ് ചെറുപ്രായത്തിലേ എന്‍റെ ചിറ്റയെ ഉപേക്ഷിച്ചു പോയി. ഇപ്പോ എവിടെയാണെന്നോ ഒന്നും അറിയില്ല. എങ്കിലും ചിറ്റ വീണ്ടും കല്യാണം കഴിച്ചില്ല. എന്‍റെ ഫാമിലി ആവട്ടെ രണ്ടു പേരും പുറത്തു ജോലി ചെയ്യുന്നവര്‍ ആയതിനാല്‍ എന്നെ ചിറ്റയുടെ അടുത്താക്കി ആണ് പോയത്. ചിറ്റക്കും അതൊരു കൂട്ടാവും എന്നു കരുതി എന്നെ അവിടെ തനിച്ചു നിര്‍ത്തി, എന്‍റെ പാരന്റ്സ് പോയ അന്നുമുതല്‍ക്കെ പാവം എന്‍റെ ചിറ്റയാണ് എന്നെ വളര്‍ത്തി വലുതാക്കിയത്. ചിറ്റക്കു ഞാനെന്നു വെച്ചാല്‍ ജീവനാണ്. എനിക്കും അതുപോലെ തന്നെ എന്‍റെ ചിറ്റയെ വലിയ ഇഷ്ടമാണ്. ഞങ്ങള്‍ ശരിക്കും ബെസ്റ്റ് ഫ്രണ്ട്സ്നെ പോലെയാണ്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ അന്ന്യയോന്യം ഷെയര്‍ ചെയ്യാറുണ്ട്. ഞാന്‍ പൊതുവേ ഒരു നാണം കുണുങ്ങി ആയതു കൊണ്ട് എനിക്ക് പെണ്‍കുട്ടികള്‍ ഫ്രണ്ട്സ് ഒന്നും തന്നെ ഇല്ലായിരുന്നു. എന്‍റെ അകെ ഉള്ള കൂട്ട് ചിറ്റ മാത്രമായിരുന്നു. അത് കൊണ്ട് തന്നെ എന്‍റെ എല്ലാ കാര്യങ്ങളിലും ചിറ്റ ശ്രദ്ധിക്കുമായിരുന്നു. ഞാന്‍ കോളേജില്‍ പോവാന്‍ തുടങ്ങി രണ്ടു മൂന്നു ആഴ്ച ആവുന്നതേ ഉള്ളൂ.. ചിറ്റക്കു ഒരു മുപ്പത്തിയെട്ടു വയസ്സെങ്കിലും കാണണം. പക്ഷേ ശരിക്കും ചിറ്റയെ കണ്ടാല്‍ അത്രേം പ്രായം പറയില്ല . ഒരു മുപ്പതു കഴിഞ്ഞെന്നെ പറയു , അത്രക്കും ചിറ്റ സുന്ദരിയായിരിന്നു. വളരെ കൂള്‍ ആയിരുന്നു ചിറ്റ . അങനെ ദേഷ്യപെടാരില്ല. രാവിലെ നേരത്തെ എഴുനേറ്റു കുളിച്ചു ഈറനായി വീട്ടു ജോലിയൊക്കെ ചെയ്തിട്ടാണ് ചിറ്റ ജോലിക്ക് പോകാറുള്ളത്. നല്ല അഴകൊത്ത ചുണ്ടുകള്‍ , പട്ടുനൂല് പോലത്തെ മുടികള്‍ , അഴകൊത്ത മുലകള്‍ വടിവൊത്ത ബോഡി . പിന്നെ എന്നെ പ്രണയത്തിലാക്കുന്ന ചന്തികള്‍ . ചിറ്റ നടന്നു പോകുമ്പോള്‍ ആ മുഴുപ്പോത ചന്തികള്‍ എന്‍റെ കുണ്ണയെ ഉണര്‍ത്തും. അത്രക്കും എന്‍റെ ചിറ്റയുടെ മുലകലോടും ചന്തികലോടും എനിക്ക് പ്രണയമാണ്. എനിക്കറിയില്ല എന്ന് തൊട്ടാണ് എന്‍റെ ചിറ്റയോടു എങ്ങനെ തുടങ്ങിയതന്നറിയില്ല , പക്ഷെ എപ്പോ എനിക്ക് ഇതു കണ്ട്രോള്‍ ചെയ്യുവനും പറ്റണില്ല. ചിറ്റ ഡ്രസ്സ്‌ മാറ്റുമ്പോഴും , കുളി കഴിഞ്ഞു ഈറനായി വരുമ്പോഴുമൊക്കെ മുലകളിലും ചന്തിയിലുമൊക്കെ നോക്കി തുടങ്ങി. അപ്പോള്‍ എന്‍റെ കുണ്ണ പതിയെ ഉണര്‍ന്നു തുടങ്ങും. (Visited 137,150 times, 1 visits today) Pages 1 2 3 4 5 6 7 8 Updated: July 5, 2018 — 1:08 am Tags: amma, ammayi, cheating, incest, kambikathakal, kambikuttan, kunjamma, maami, malayalam, mallu, mom, mother, mother in law, taboo, umma, അമ്മ, കുഞ്ഞമ്മ, ചിറ്റ, ചിറ്റമ്മ, പാന്റീസ്, മകന്‍, മാമി
സിറ്റി പാലസില്‍ നിന്നിറങ്ങി ഹവാ മഹലിലേയ്ക്ക് നടക്കുമ്പോള്‍ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.ജയ്പൂര്‍ നഗരത്തിന്റെ മുഖമുദ്രയെന്ന് അറിയപ്പെടുന്ന, പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞിട്ടുള്ള ഹവാ മഹല്‍ എന്ന അത്ഭുതം കാണാനുള്ള ആവേശത്തിലായിരുന്നു ഞങ്ങള്‍. “ബടി ചോപ്പട്”എന്ന വട്ടക്കവലയ്ക്ക് സമീപത്തായി, തിരക്കേറിയ റോഡിന് അഭിമുഖമായാണ് ഹവാ മഹല്‍ നിലകൊള്ളുന്നത്. ഹവാ മഹലിന്റെ മുന്‍ഭാഗം Photo By Jean-Pierre Dalbéra (Le Hawa Mahal (Jaipur)) [CC BY 2.0], via Flickr 1799 –ല്‍ അന്നത്തെ ജയ്പൂര്‍ രാജാവായിരുന്ന സവായ് പ്രതാപ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം, ഉസ്താദ് ലാല്‍ ചന്ദ് എന്ന ശില്പിയാണ് ഹവാ മഹല്‍ രൂപകല്‍പന ചെയ്തത്. ഇരുനൂറ്റിപ്പതിനഞ്ചു വര്‍ഷത്തെ പഴക്കം ഹവാ മഹലിന്റെ ശോഭയ്ക്ക് മങ്ങലേല്പ്പിച്ചിട്ടില്ല. ജയ്പൂര്‍ നഗരത്തിന്റെ സ്ഥാപകനായ സവായ് ജയ് സിംഗ് രണ്ടാമന്റെ കൊച്ചു മകനാണ് സവായ് പ്രതാപ് സിംഗ്. തന്റെ മുത്തച്ഛന്‍ പണി കഴിപ്പിച്ച നഗരത്തിന്റെ പ്രൗഢിക്ക് ചേരും വിധം തന്നെയാണ് അദ്ദേഹം ഹവാ മഹല്‍ പണി കഴിപ്പിച്ചിരിക്കുന്നത്. റോഡില്‍ നിന്നു നോക്കുമ്പോള്‍ അതിബൃഹത്തായ ഒരു കൊട്ടാരമാണ് ഹവാ മഹല്‍ എന്ന് തോന്നാം. പക്ഷെ,ഹവാ മഹല്‍ എന്നത് ഒരു കൊട്ടാരമല്ല മറിച്ച്, അന്‍പതടി ഉയരത്തില്‍ റോഡിനു അഭിമുഖമായി വന്മതില്‍ പോലെ നില്‍ക്കുന്ന ഒരു മുഖപ്പ് (façade) മാത്രമാണ്. ഒരു സിനിമയുടെ സെറ്റിട്ടത് പോലെയാണ് ഹവാ മഹല്‍. By Manudavb (Own work) [CC BY-SA 3.0], via Wikimedia Commons ഹവാ മഹലിന്റെ ഗംഭീരമായ മുന്‍ വശത്തിന് പുറകില്‍ തീര്‍ത്തും ലളിതമായ നടുമുറ്റങ്ങളും,ഇടനാഴികളും ഒളിഞ്ഞിരിക്കുന്നു. ആഡംബരപൂര്‍ണ്ണമായ,എന്നാല്‍ പ്രത്യക്ഷത്തില്‍ ഉപകാരശൂന്യം എന്ന് തോന്നിപ്പിക്കുന്ന ഇത്തരമൊരു നിര്‍മിതി നടത്താന്‍ മഹാരാജ പ്രതാപ് സിംഗിനെ പ്രേരിപ്പിച്ചതെന്താകാം എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍, ഹവാ മഹലിലേയ്ക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഈ സംശയത്തിനു ഒരു പരിധി വരെ ഉത്തരം ലഭിക്കും. ജരോഖകളും ജാലിയും By Maharajsaran (Own work) [CC BY-SA 3.0], via Wikimedia Commons “ജരോഖ” എന്നറിയപ്പെടുന്ന കൊച്ചു കിളിവാതിലുകള്‍ ഹവാ മഹലില്‍ നിന്ന് പുറത്തേയ്ക്ക് തുറന്നിരിക്കുന്നു. ഒന്നും രണ്ടുമല്ല, ആയിരത്തോളം ജരോഖകളാണ് ഹവാ മഹലിനെ അലങ്കരിക്കുന്നത്. ഓരോ ജരോഖയിലും അതിസങ്കീര്‍ണ്ണമായ വല പോലുള്ള കൊത്തുപണികള്‍ കാണാം. “ജാലി” എന്നാണ് ഇതറിയപ്പെടുന്നത്. ജരോഖകളുടെ പ്രത്യേകത,അകത്തു നിന്ന് നോക്കിയാൽ പുറം കാഴ്ച്ചകൾ കാണാം;പക്ഷേ പുറത്ത് നിന്ന് നോക്കിയാൽ ജാലകത്തിനു ഉള്ളിലൂടെ അകത്തേയ്ക്ക് കാണാനാവില്ല എന്നതാണ്. പര്‍ദ്ദ സമ്പ്രദായം അതി കര്‍ശനമായി പാലിക്കാന്‍ വിധിക്കപ്പെട്ട രാജസ്ത്രീകള്‍ക്ക്, നഗരത്തിന്റെ മുഖ്യ പാതയില്‍ നടക്കുന്ന ഘോഷയാത്രകളും ദൈനംദിന പ്രവര്‍ത്തനങ്ങളും കണ്ടു രസിക്കാനുള്ള ഒരു സൂത്രപ്പണിയായിരുന്നത്രേ ഹവാ മഹലും അതിന്റെ ജരോഖകളും. ജരോഖ, മഹലിന്റെ അകത്തു നിന്നുള്ള കാഴ്ച By Hans A. Rosbach (Own work) [CC BY-SA 3.0], via Wikimedia Commons അതിസുന്ദരികളും കുലീനകളായ രാജസ്ത്രീകളുടെ മുഖം അന്യ പുരുഷന്മാര്‍ കാണുന്നത് വിലക്കപ്പെട്ടിരുന്നു.ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനസ്ഥരായിരുന്ന റാണിമാര്‍ക്ക് പുറം ലോകത്തെ കാണിച്ചു കൊടുത്ത ഹവാ മഹല്‍ ഒരു സമര്‍ഥമായ സൃഷ്ടിയാണെന്ന് എനിക്ക് തോന്നി. ആയിരത്തോളം ജരോഖകളും, അവയിലെ സങ്കീര്‍ണ്ണമായ ജാലികളും, ഹവാ മഹലിന് ഒരു തേനീച്ചക്കൂടിന്റെ സാമ്യം നല്‍കുന്നു. ഗോവിന്ദ്-ജിയുടെ (കൃഷ്ണ ഭഗവാന്‍) ഭക്തനായ മഹാ രാജാ സവായ് പ്രതാപ് സിംഗ്, കൃഷ്ണന്റെ മകുടത്തിന്റെ ആകൃതിയിലാണ് ഹവാ മഹല്‍ പണി കഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നു കഥയുണ്ട്. റോഡിനു മറുഭാഗത്ത് നിന്ന് നോക്കിയപ്പോള്‍ ആ കഥ ശരിയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ ഹവാ മഹലിനകത്ത് കടന്ന്, ആ ജരോഖകളിലൂടെ പുറത്തേയ്ക്ക് നോക്കാന്‍ ആഗ്രഹം തോന്നും.ഹവാ മഹലിന്റെ മുന്‍വശത്ത് പ്രവേശകവാടങ്ങളൊന്നും കാണാനില്ല. ഞങ്ങള്‍ ഗേറ്റും തേടി നടപ്പ് തുടങ്ങി.സഞ്ചാരികളുമായി എത്തുന്ന ചില ഗൈഡുകള്‍, ഹവാ മഹലിനകത്തേക്ക് പ്രവേശനം സാദ്ധ്യമല്ല എന്ന് പറഞ്ഞു പറ്റിച്ച അനുഭവം ചിലര്‍ക്കുണ്ടായിട്ടുണ്ട്.ഹവാ മഹലിന്റെ മുന്‍ഭാഗത്ത് നിന്ന് അതിന്റെ പ്രവേശന കവാടത്തില്‍ എത്തിപ്പെടാന്‍ അത്ര എളുപ്പമല്ല. മെനക്കെടാന്‍ വയ്യാത്ത ഏതെങ്കിലും ഗൈഡ് ആകണം മുന്‍പറഞ്ഞ അനുഭവത്തിലെ വില്ലന്‍. അലസഗമനം നടത്തുന്ന പശുക്കളെയും, മുഷിവോടെ തല താഴ്ത്തി നടക്കുന്ന കുതിരകളെയും, വഴിവക്കില്‍ ഉറങ്ങുന്നവരേയുമെല്ലാം പിന്നിട്ട് ഞങ്ങള്‍ ഗൂഗിള്‍ മാപ്പു കാണിച്ചു തന്ന വഴിയെ നടത്തം തുടങ്ങി. ഈ ഗൂഗിള്‍ മാപ്പ് ആളൊരു നേരെ വാ നേരെ പോ മട്ടുകാരനാണ്. അത് കൊണ്ട് കുറുക്കു വഴികള്‍ എല്ലാം അവഗണിച്ച്, അത് ഞങ്ങളെ വളച്ച് ചുറ്റി നടത്തി, ഒടുവില്‍ ഹവാ മഹലിന്റെ ഗേറ്റിനടുത്ത് കൃത്യമായി എത്തിച്ചു! ഹവാ മഹലിന്റെ പ്രവേശന കവാടം By ArishG (Own work) [CC BY-SA 3.0], via Wikimedia Commons ഇരുപതു രൂപാ പ്രവേശന ടിക്കെറ്റെടുത്ത് ഹവാ മഹലിന് ഉള്ളിലേയ്ക്ക് പ്രവേശിച്ചു. ഓഡിയോ ഗൈഡ് ലഭ്യമാണ്. സമയ പരിമിതി മൂലം, ഓഡിയോ ഗൈഡ് വേണ്ടെന്നു വച്ചു. ആദ്യം നമ്മള്‍ പ്രവേശിക്കുന്നത് “ശരത് മന്ദിര്‍” എന്നറിയപ്പെടുന്ന ഒരു നടു മുറ്റത്തേക്കാണ്. ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത ഒരു നടുമുറ്റം. ഹവാ മഹലില്‍ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നടുമുറ്റത്തിന്റെ ഒരറ്റത്തായാണത്. മ്യൂസിയം സന്ദര്‍ശനം വേണ്ടെന്നു വച്ച് ഞങ്ങള്‍ നടുമുറ്റം ചുറ്റിക്കാണാന്‍ തീരുമാനിച്ചു. നടുമുറ്റത്തിനു ഒത്ത നടുക്കായി ഒരു ഫൗണ്ടന്‍ കാണാം. കൊടും ചൂടനുഭവപ്പെടുന്ന രാജസ്ഥാന്റെ കൊട്ടാരങ്ങളില്‍ എല്ലാം തന്നെ തണുപ്പ് നില നിര്‍ത്താന്‍ അനേകം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്നാകാം ഈ ജലധാരയും. ഫല്‍ഗുന മാസത്തിലെ പൗര്‍ണമി ദിനത്തില്‍ ഹോളി ആഘോഷിച്ചിരുന്നത് ഇവിടെ വച്ചാണത്രേ. മുറ്റത്തിന്റെ ഒരറ്റത്ത് പുരാതനമായ ഒരു കിണറു കാണാം. ആള്‍ മറയില്ലാത്ത ആ കിണറിന്റെ ഉള്ളിലേയ്ക്ക് നോക്കിയാല്‍ തല കറങ്ങിപ്പോകും. അടിത്തട്ട് കാണാന്‍ കഴിയാത്തത്ര ആഴത്തില്‍ ഒരു പാതാളം പോലെ അത് നീണ്ടു കിടക്കുന്നു. രാജസ്ഥാനിലെ ജല ദൗര്‍ലഭ്യം മനസ്സിലാക്കാന്‍ ആ ഒരൊറ്റ കാഴ്ച മതി. ഹവാ മഹലിന്റെ അഞ്ചു നിലകള്‍- ശരത് മന്ദിറില്‍ നിന്നുള്ള കാഴ്ച ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയ കേരളവും ഈ അവസ്ഥയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന അസുഖകരമായ ചിന്തയോടെ ഞങ്ങള്‍ ഹവാ മഹലിന്റെ മുകള്‍ നിലയിലേയ്ക്ക് നടന്നു. ഹവാ മഹലിനകത്ത് അഞ്ചു നിലകളാണ് ഉള്ളത്. ഈ നിരകള്‍ ഓരോന്നും, ഒരു മുറിയുടെ വീതി മാത്രമുള്ളതാണ്. ഹവാ മഹലിലും പൊതുവേ രാജസ്ഥാന്‍ കൊട്ടാരങ്ങളിലും കൗതുകകരമായ ഒരു കാര്യം, അവിടെയൊന്നും പടിക്കെട്ടുകള്‍ കാണാനാവില്ല എന്നതാണ്. മുകള്‍ നിലകളിലേയ്ക്ക് പോകാന്‍ ചെരിഞ്ഞ പാതകള്‍(Ramp) ആണുള്ളത്. ഹവാ മഹല്‍ മ്യൂസിയത്തിന്റെ പ്രവേശന കവാടം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഗൈഡ് അനില്‍ പറഞ്ഞത് പെട്ടെന്ന്‍ ഓര്‍മ വന്നു. സമൃദ്ധിയുടെ നാളുകളില്‍, ജയ്പൂരിലെ റാണിമാരും രാജകുമാരിമാരും കനത്ത ആഭരണങ്ങളും മുത്തും കല്ലും പതിപ്പിച്ച,ആഡംബര പൂര്‍ണ്ണമായ വസ്ത്രങ്ങളും ധരിച്ചിരുന്നു.കിലോക്കണക്കിന് ഭാരം വരുന്ന ആടയാഭരങ്ങള്‍ അവര്‍ക്ക് ചലന സ്വാതന്ത്ര്യം നിഷേധിച്ചു.മരം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൈവണ്ടിയില്‍ ഇരുത്തി, അവരെ കൊട്ടാരത്തിലൂടെ ഉന്തിക്കൊണ്ടു നടക്കുകയായിരുന്നു പതിവത്രേ! ആ കൈവണ്ടികള്‍ക്ക് സൗകര്യത്തിനാവണം ചരിഞ്ഞ പാതകള്‍ നിര്‍മിച്ചിരിക്കുന്നത്.ജീന്‍സും, ടീ-ഷര്‍ട്ടും നല്‍കുന്ന സ്വാതന്ത്ര്യത്തിനു മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒരു മുകള്‍ നിലയിലേയ്ക്ക് നടന്നു, ഹവാ മഹലിന്റെ രണ്ടാം നില, ‘രത്തന്‍ മന്ദിര്‍’ എന്നാണ് അറിയപ്പെടുന്നത്. വെളുത്ത മാര്‍ബിള്‍ തൂണുകള്‍ ഉള്ള ഒരു തളമാണ്‌ ‘രത്തന്‍ മന്ദിര്‍’.ഹവാ മഹലിലെ ഭക്ഷണ മുറിയായും ഈ തളം ഉപയോഗിച്ചിരുന്നു. ‘രത്തന്‍ മന്ദിറിനെ മനോഹരമാക്കുന്നത് വര്‍ണ്ണചില്ലുകള്‍ പതിച്ച ജനാലകളാണ്. സൂര്യവെളിച്ചം ഈ വര്‍ണ്ണ ചില്ലുകളില്‍ പതിക്കുമ്പോള്‍, ‘രത്തന്‍ മന്ദിറില്‍ മഴവില്ലുകള്‍ വിടരുന്നു. പുറത്തേയ്ക്ക് കാണാന്‍ കഴിയുന്ന ജരോഖകളും രത്തന്‍ മന്ദിറില്‍ ഉണ്ട്. രത്തന്‍ മന്ദിര്‍ ചുറ്റിക്കണ്ടതിനു ശേഷം,ഞങ്ങള്‍ അടുത്ത നിലയായ വിചിത്ര മന്ദിറിലേയ്ക്ക് നടന്നു. രത്തന്‍ മന്ദിറില്‍ വെയില്‍ വീഴുമ്പോള്‍ Image courtesy: paintedstork.com രത്തന്‍ മന്ദിറിലെ ജരോഖകള്‍ ഹവാ മഹലിന്റെ സ്ഥാപകനായ മഹാരാജ സവായ് പ്രതാപ് സിംഗ് ഒരു കൃഷ്ണ ഭക്തനായിരുന്നു. 1778 –ല്‍ തന്റെ പതിമൂന്നാം വയസ്സിലാണ് പ്രതാപ് സിംഗ് ജയ്പൂരിന്റെ ഭരണാധികാരിയാകുന്നത്. വീരശൂര പരാക്രമികളായ രജപുത്ര രാജാക്കന്മാരില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു പ്രതാപ് സിംഗ്. മൃദുല സ്വാഭാവിയായിരുന്ന അദ്ദേഹം‍ ഒരു കവിയും സഹൃദയനും ആയിരുന്നു. ‘ബ്രിജ് നിധി’ എന്ന തൂലികാനാമത്തില്‍ അദ്ദേഹം കൃഷ്ണ സ്തുതികള്‍ രചിച്ചിരുന്നു. പ്രതാപ് സിംഗ് തന്റെ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നത് വിചിത്ര മന്ദിര്‍ ആയിരുന്നു. ഭരണ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകാതെ വരുമ്പോള്‍ പ്രതാപ് സിംഗ് ഹവാ മഹലില്‍ എത്തി കവിതാ രചനയും പ്രാര്‍ത്ഥനയുമായി ആശ്വാസം കണ്ടെത്തിയിരുന്നു. ഹവാ മഹലിന്റെ രണ്ടാം നടുമുറ്റം ഹവാ മഹലിന്റെ നാലാമത്തെ നിലയായ പ്രകാശ് മന്ദിറിലേയ്ക്ക് ഞങ്ങള്‍ നടന്നു. രണ്ടു വശവും തുറന്ന ഒരു നടുമുറ്റമാണിത്.സൂര്യപ്രകാശം അകത്തു കടക്കത്തക്ക രീതിയിലാണ് പ്രകാശ് മന്ദിറിന്റെ നിര്‍മാണം. പ്രകാശ് മന്ദിര്‍ മുകളില്‍ നിന്നുള്ള കാഴ്ച പ്രകാശ് മന്ദിറിനു മുകളിലായി വളരെ വലിപ്പം കുറഞ്ഞ അഞ്ചാമതൊരു നില കൂടിയുണ്ട്. ‘ഹവാ മന്ദിര്‍’ എന്നാണ് ഈ നിലയുടെ പേര്. കഷ്ടിച്ച് പത്ത് പേര്‍ക്ക് നില്‍ക്കാവുന്ന വലിപ്പമേ ഹവാ മന്ദിര്‍ എന്ന ഈ ഭാഗത്തിനുള്ളൂ. ഇടുങ്ങിയ ഒരു കോണിപ്പടിയിലൂടെ വേണം ഹവാ മഹലിന്റെ ഉച്ചിയിലെത്താന്‍. കോണിപ്പടിയില്‍ തിക്കും തിരക്കും! ഒരു വിധത്തില്‍ ഞങ്ങള്‍ മേല്‍ നിലയില്‍ എത്തിപ്പെട്ടു. ഹവാ മന്ദിര്‍ By Hans A. Rosbach (Own work) [CC BY-SA 3.0], via Wikimedia Commons മനോഹരമായ ഒരു ദൃശ്യമാണ് ഹവാ മഹലിന്റെ മേല്‍ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കിട്ടുന്നത്. ഒരു ഭാഗത്ത്, ജയ്പൂര്‍ രാജ കൊട്ടാരത്തിന്റെയും, ജന്തര്‍ മന്തറിന്റെയും മനോഹര ദൃശ്യങ്ങള്‍. മറുവശത്താകട്ടെ തിരക്കേറിയ ജയ്പൂര്‍ നഗരത്തിന്റെ കാഴ്ചകള്‍. ജന്തര്‍ മന്തര്‍- ഹവാ മഹലിന്റെ മുകളില്‍ നിന്നുള്ള കാഴ്ച ജയ്പൂരിന്റെ തിരക്കേറിയ റോഡുകള്‍ - ഹവാ മഹലിന്റെ മുകളില്‍ നിന്നുള്ള കാഴ്ച കോണിച്ചുവട്ടില്‍ ആള്‍ തിരക്ക് കൂടി വരുന്നു. അധിക നേരം ഞങ്ങള്‍ക്കവിടെ നില്‍ക്കാനായില്ല. പുതിയ കാഴ്ച്ചക്കാര്‍ക്ക് വഴിമാറി കൊടുക്കുന്നതാണല്ലോ മര്യാദ. ഞങ്ങള്‍ പതിയെ താഴോട്ടിറങ്ങി തുടങ്ങി. ഹവാ മഹലിന്റെ ജരോഖകളിലൂടെ നോക്കിയും, ചിത്രത്തൂണുകളുടെ ഭംഗിയാസ്വദിച്ചും ഞങ്ങള്‍ അല്‍പ നേരം കൂടി ഹവാ മഹലിന്റെ താഴത്തെ നിലകളില്‍ ചിലവഴിച്ചു. പിന്നീട് വായിച്ചും കേട്ടുമറിഞ്ഞ ഒരു ചരിത്ര സ്മാരകം കൂടി കാണാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യത്തോടെ അടുത്ത ലക്ഷ്യമായ ജന്തര്‍ മന്തറിലേയ്ക്ക് നടന്നു തുടങ്ങി. ജയ്പൂര്‍ കൊട്ടാരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന വാനനിരീക്ഷണ കേന്ദ്രമാണ് “ജന്തര്‍ മന്തര്‍”. ജയ്പൂര്‍ യാത്രയില്‍ വിട്ടു പോകരുതാത്ത ഒരു ശാസ്ത്ര-ചരിത്ര സ്മാരകമാണിത്. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറിനെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും.എന്നാല്‍ മദ്ധ്യ–പശ്ചിമ ഇന്ത്യയില്‍ അഞ്ചു ജന്തര്‍ മന്തറുകള്‍ ഉണ്ടെന്നത്, എനിക്ക് പുതിയൊരു അറിവായിരുന്നു. ഡല്‍ഹി, ജയ്പൂര്‍, മധുര, വാരാണസി, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ ആണത്.എല്ലാത്തിന്റെയും സ്ഥാപകന്‍ ഒരാള്‍ തന്നെയായിരുന്നു. ജയ്പൂര്‍ രാജാവായിരുന്ന മഹാരാജാ സവായ് ജയ് സിംഗ്II. ജയ്പൂരിന്റെ സ്ഥാപകനായിരുന്ന മഹാരാജാവ് ഭരണതന്ത്രജ്ഞന്‍ എന്നതിലുപരിയായി മികച്ച ഒരു വാനനിരീക്ഷകന്‍ കൂടിയായിരുന്നു. ഇതില്‍ ഏറ്റവും വിപുലമായ ഉപകരണങ്ങളുള്ളത് ജയ്പൂരിലാണ്. ജയ്പൂര്‍ ജന്തര്‍ മന്തറിന്റെ പൈതൃക പ്രാധാന്യം കണക്കിലെടുത്ത്,UNESCO ഇതിനെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ജ്യോതിശാസ്ത്രത്തില്‍ അതീവ തല്പരനായ എന്റെ ഭര്‍ത്താവ് വളരെ ആവേശത്തോടെയാണ് ജന്തര്‍ മന്തറിലേക്ക് നടന്നത്. നമ്മുടെ ഇഷ്ട വിഷയം ചരിത്രമായത് കൊണ്ട്, മഹാരാജാ ജയ്സിംഗിന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞ ഒരു ചരിത്ര സ്മാരകത്തിലെയ്ക്ക് പ്രവേശിക്കുന്നതില്‍ എനിക്കും ആവേശം തോന്നി. ജന്തര്‍ മന്തര്‍ - ഒരു ദൂരക്കാഴ്ച ടിക്കറ്റെടുത്ത് അകത്ത് കടന്നപ്പോള്‍ ഗൈഡുകളുടെ ഒരു കൂട്ടം തന്നെ സേവന സന്നദ്ധരായി അവിടെ കാത്തു നില്ക്കുന്നതു കണ്ടു. ഇരുനൂറു രൂപയാണ് ഗൈഡിന്റെ ചാര്‍ജ്ജ്. ഒരു ഗൈഡിന്റെ സഹായമില്ലാതെ ജന്തര്‍ മന്തറിലെ ജ്യോതിശാസ്ത്ര ഉപകരണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. കൂട്ടത്തില്‍ രസികനെന്നു തോന്നിയ ഒരു അപ്പൂപ്പനെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കിട്ടിയത്. ആദ്യം തന്നെ ഏതു ഭാഷയിലാണ് വിവരണം വേണ്ടതെന്നു അദ്ദേഹം ചോദിച്ചു. ഇംഗ്ലീഷ് എന്ന് പറഞ്ഞപ്പോള്‍, തട്ടും തടവുമില്ലാത്ത ഇംഗ്ലീഷില്‍ ആശാന്‍ പ്രഭാഷണം തുടങ്ങി. ജന്തര്‍ മന്തറിന്റെ ചരിത്രവും, അവിടുത്തെ ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതിയുമെല്ലാം കലക്കിക്കുടിച്ച ഒരു വമ്പന്‍ തന്നെയായിരുന്നു അപ്പൂപ്പന്‍. അദ്ദേഹം ഞങ്ങളെ ആദ്യമായി കൊണ്ടു പോയത്, കൂറ്റന്‍ മതിലെന്നു തോന്നിപ്പിക്കുന്ന ഒരു ഉപകരണത്തിനടുത്തേക്കാണ്. ടെലസ്കോപ്പിലൂടെ ആദ്യമായി നക്ഷത്രത്തെ നോക്കുന്ന കുട്ടിയുടെ ഉത്സാഹത്തോടെ ഞങ്ങള്‍ ഗൈഡിനെ പിന്തുടര്‍ന്നു. സമ്രാട്ട് യന്ത്ര “സമ്രാട്ട് യന്ത്ര”എന്നറിയപ്പെടുന്ന ഒരു സൂര്യഘടികാരമാണ് ആ വന്മതില്‍ പോലെ കാണപ്പെട്ടിരുന്നത്. ഈ ഘടികാരം ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയതാണ്. സമ്രാട്ട് യന്ത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്കേലില്‍ വീഴുന്ന സൂര്യന്റെ നിഴല്‍ നോക്കി ജയ്പൂരിലെ പ്രാദേശിക സമയം കണക്കാക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. ഈ കൂറ്റന്‍ സൂര്യഘടികാരത്തിനു മുകളിലേയ്ക്ക് പോകാന്‍ പടവുകള്‍ ഉണ്ട്. 73 അടി പൊക്കത്തിലായി ഒരു നിരീക്ഷണമാടം കാണാം. തെളിഞ്ഞ വേനല്‍ക്കാല രാത്രികളില്‍ മഹാരാജാ ജയ് സിംഗ് ഇവിടെയിരുന്നു വാനനിരീക്ഷണം നടത്തിയിരുന്നത്രേ.ഇപ്പോള്‍ മുകള്‍ നിലയിലേയ് പ്രവേശിക്കാൻ അനുവാദമില്ല. മഴ മാറി സൂര്യന്‍ അല്പം തെളിഞ്ഞതു കൊണ്ട് സമയം കണക്കു കൂട്ടുന്നതിന്റെ ഡെമോ ഞങ്ങളെ കാണിക്കാമെന്നു ഗൈഡ് പറഞ്ഞു. കൂറ്റന്‍ സമ്രാട്ട് യന്ത്രത്തില്‍ പ്രവേശനം ഇല്ലാതിരുന്നത് കൊണ്ട്, അതിന്റെ തന്നെ ഒരു ചെറിയ പതിപ്പായ “ലഘു സമ്രാട്ട് യന്ത്ര" എന്ന ഉപകരണത്തിലായിരുന്നു ഡെമോ. സൂര്യന്റെ നിഴലു വച്ച് സമയം കണക്കാക്കുന്ന വിദ്യ അദ്ദേഹം പറഞ്ഞു തന്നു. മൊബൈല്‍ ഫോണില്‍ സമയം നോക്കി ശീലിച്ച ന്യൂ ജെനറേഷനായ ഞങ്ങക്ക് മിനിറ്റ് അടക്കം കൃത്യമായ സമയം ഗൈഡ് കണക്കു കൂട്ടി പറഞ്ഞപ്പോള്‍ അതിശയം തോന്നി. ലഘു സമ്രാട്ട് യന്ത്ര പണ്ട്, ജയ് സിംഗ് രാജാവിന്റെ കാലത്ത് ജ്യോതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ പ്രായോഗിക പഠനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കുമായി വന്നിരുന്നത്രേ! പുരാതന ഇന്ത്യയിലെ ശാസ്ത്രീയമായ ഇത്തരം പഠന രീതികളെ അടിച്ചമര്‍ത്തി, ഇന്ത്യക്കാര്‍ ക്ലാര്‍ക്ക് മാത്രമായാല്‍ മതി എന്ന ഉദ്ദേശത്തോടെ മനപാഠരീതി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ ബ്രിട്ടീഷുകാര്‍ എത്ര വലിയ ദ്രോഹമാണ് ഇന്ത്യയോടു ചെയ്തത്! കൂടുതല്‍ സംശയങ്ങള്‍ ചോദിച്ചും, വിശദീകരണം ആവശ്യപ്പെട്ടും ഞങ്ങള്‍ ഗൈഡിനെ വലച്ചു. എന്നാല്‍, ഞങ്ങളുടെ ഗൈഡപ്പൂപ്പന് ആലോസരം ഒന്നും തോന്നിയില്ല എന്ന് മാത്രമല്ല കമ്പ്യൂട്ടറും മൊബൈല്‍ ഫോണും മാത്രം കണ്ടിട്ടുള്ള പുതു തലമുറയ്ക്ക് നമ്മുടെ പൂര്‍വികരുടെ ചരിത്രവും മഹത്വവും അദ്ദേഹം അഭിമാനപൂര്‍വ്വം പറഞ്ഞു തന്നു. അടുത്തതായി ഞങ്ങള്‍ പോയത്, “ജയ്‌ പ്രകാശ് യന്ത്ര” എന്ന ഒരു ഉപകരണത്തിനടുത്തേക്കാണ്. അര്‍ദ്ധഗോളാകൃതിയിലുള്ള രണ്ടു ഭാഗങ്ങള്‍ അടങ്ങിയ ഒരു സൂര്യ ഘടികാരമാണ് ജയ്‌ പ്രകാശ് യന്ത്ര. BC 300-ല്‍ ബാബിലോണിയന്‍- ഗ്രീസ് ജ്യോതിശാസ്ത്രജ്ഞനായ ബെറോസോസ് ആണ് ഇത്തരം ഒരു ഉപകരണം ആദ്യമായി കണ്ടു പിടിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ പുരാതന ഭാരതത്തിലെ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒന്നും ഇതിനെക്കുറിച്ച് പ്രദിപാദിക്കുന്നില്ല. അത് കൊണ്ട് തന്നെ ജയ് സിംഗ് രാജാവ് സ്വതന്ത്രമായി കണ്ടു പിടിച്ചതാവാം ഈ യന്ത്രം. നിരീക്ഷന് യന്ത്രത്തിനുള്ളില്‍ ഇറങ്ങി നടന്നു അളക്കാന്‍ സൗകര്യത്തിന് പടവുകള്‍ ജയ പ്രകാശ്‌ യന്ത്രത്തില്‍ ഉണ്ട്. ജയ്‌ പ്രകാശ് യന്ത്ര ജയ് സിംഗിനെപ്പറ്റി രസകരമായ ഒരു കാര്യം ഗൈഡ് പറഞ്ഞു തന്നു. താന്‍ നിര്‍മിക്കാന്‍ പോകുന്ന ഉപകരങ്ങളുടെ ചെറിയ, ഒരു പരീക്ഷണ പകര്‍പ്പ് അദ്ദേഹം ആദ്യം നിര്‍മിക്കുമത്രേ! പരീക്ഷിച്ച്, കുറവുകള്‍ നികത്തി പൂര്‍ണ്ണത വന്നു എന്ന് തോന്നിയാല്‍, ഉപകരണത്തിന്റെ അസ്സല്‍ പകര്‍പ്പുണ്ടാക്കും.മുകളില്‍ പറഞ്ഞ “ജയ് പ്രകാശ്‌”യന്ത്രത്തിന്റെ പൂര്‍വികനായ “കപാലി യന്ത്ര” യാണ് താഴെക്കാണുന്നത്. രാജ്യ ഭരണവും,നാനാ ഭാഗത്ത് നിന്നുമുള്ള ശത്രുക്കളുടെ ശല്യവുമെല്ലാം കൈകാര്യം ചെയ്യുന്നതിനിടെ, ജ്യോതി ശാസ്ത്രത്തില്‍ പരീക്ഷണ ഗവേഷണങ്ങള്‍ നടത്താനും, ഇത്ര വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാനും അദ്ദേഹത്തിനു സമയം കിട്ടിയെന്നുള്ളത് അതിശയകരമാണ്. അടുത്തതായി ഞങ്ങള്‍ പോയത്, വിശാലമായ ഒരു മുറ്റത്ത് നിരന്നു നില്‍ക്കുന്ന ഉപകരണങ്ങളുടെ അടുത്തേക്കാണ്. “രാശിവലയ യന്ത്ര” എന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. 12 ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. ഓരോ ഭാഗവും പന്ത്രണ്ടു രാശികളില്‍ ഒന്നിനെ സൂചിപ്പിക്കുന്നു. സൂര്യന്‍ ഏതു രാശിയിലാണെന്ന് കണ്ടെത്താനാണ്‌ ഈ ഉപകരണം ഉപയോഗിക്കുന്നത്. സൂര്യന്റെ സ്ഥാനം മാറുന്നതിന് അനുസരിച്ച് 12 എണ്ണത്തില്‍ ഒരു ഉപകരണം ആണ് ഉപയോഗിക്കേണ്ടത്. രാശിവലയ യന്ത്ര ജ്യോതിശാസ്ത്രത്തിലും ഭൂമി ശാസ്ത്രത്തിലും അടിസ്ഥാന വിജ്ഞാനം കുറഞ്ഞ എനിക്ക് ഗൈഡ് പറയുന്ന പല കാര്യങ്ങളും പെട്ടെന്ന്‍ മനസ്സിലാക്കാന്‍ പ്രയാസം അനുഭവപ്പെട്ടു. പണ്ട് ജോഗ്രഫി ക്ലാസ്സില്‍ ഇരുന്നു ഉറങ്ങിയതിനുള്ള ശിക്ഷ വൈകിയിട്ടാണെങ്കിലും കിട്ടി. ചെറുതും വലുതുമായ പതിനെട്ടോളം ഉപകരണങ്ങള്‍ ജന്തര്‍ മന്തറിലുണ്ട്. അവയുടെയെല്ലാം പ്രവര്‍ത്ത രീതികള്‍ മനസ്സിലാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നേക്കും. “ക്രാന്തിവൃത്ത”എന്നറിയപ്പെടുന്ന ഒരു ചെറിയ ഉപകരണത്തിനടുത്തേക്കാണ് ഞങ്ങള്‍ അടുത്തതായി പോയത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്.ഭൂമധ്യരേഖയ്ക്ക് സമാന്തരമായി നില്‍ക്കുന്ന, കല്ലു കൊണ്ടുണ്ടാക്കിയ ഒരു വൃത്തം നടുക്കും (ഇതിന്റെ പേര് നടിവൃത്ത എന്നാണത്രേ!), അതിനു മുകളിലായി പിച്ചള കൊണ്ടുണ്ടാക്കിയ, ചലിപ്പിക്കാവുന്ന വൃത്തങ്ങളുമാണ് ക്രാന്തിവൃത്തയുടെ ഭാഗങ്ങള്‍. ക്രാന്തിവൃത്ത ക്രാന്തിവൃത്തം കണ്ടു കഴിഞ്ഞു ഞങ്ങള്‍ അല്പനേരം കൂടി ജന്തര്‍ മന്തറില്‍ ചുറ്റി നടന്നു. ആ നടത്തത്തിനിടക്കാണ് താഴെ കാണുന്ന കൊച്ചു ക്ഷേത്രം ഞങ്ങള്‍ കണ്ടത്. ശാസ്ത്രവും,മത വിശ്വാസങ്ങളും ഭാരതത്തില്‍ രമ്യമായ ഒരു സഹവര്‍ത്തിത്വത്തിലായിരുന്നു. അതിന്റെ തെളിവെന്നത് പോലെ, ശാന്ത സുന്ദരമായ ആ ദേവാലയം ജന്തര്‍ മന്തറില്‍ നില കൊള്ളുന്നു. മനോഹരമായി വെട്ടി നിറുത്തിയ ചെടികളും, ചെങ്കല്‍ പാതകളുമുള്ള ഒരു ഉദ്യാനം കൂടിയാണ് ജന്തര്‍ മന്തര്‍.ദൈനംദിന ജീവിതത്തില്‍ സൗന്ദര്യം ആവേശിപ്പിക്കാനുള്ള പുരാതന ഭാരത ശില്പികളുടെ കഴിവിന് ഒരുദാഹരണമാണ് ജന്തര്‍ മന്തര്‍. ഞങ്ങള്‍ക്ക്‌ മടങ്ങാന്‍ സമയമായിരുന്നു.ഗൈഡപ്പൂപ്പന് നന്ദി പറഞ്ഞ്, ജയ്സിംഗ് രാജാവിന്റെ മാനസ പുത്രിയായ ജന്തര്‍ മന്തറിനോട് യാത്ര പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടങ്ങി. കോട്ടയും കൊട്ടാരങ്ങളും കണ്ട ശേഷം, തികച്ചും പുതിയൊരു കാഴ്ചയായ പന്‍-മീനാ-കി ബവോലി എന്ന കിണറു കാണാനാണ് ഞങ്ങള്‍ പോകുന്നത്. കേരളത്തില്‍ അത്ര പ്രചാരത്തിലില്ലാത്ത ഒരു പ്രത്യേക നിര്‍മിതിയായ പടിക്കെട്ടുകളോടു കൂടിയ ഒരു കിണറാണ്(Step Well) പന്‍-മീനാ-കി ബവോലി. പന്‍-മീനാ-കി ബവോലി ജയ്പൂരുകാരനായ ഞങ്ങളുടെ ഡ്രൈവര്‍, അംബര്‍ കോട്ടയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന ആ കിണറിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. വീണ്ടും ഗൂഗിള്‍ മാപ്പിനെ ശരണം പ്രാപിച്ചു. പുരാതന ആംബറിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ വളഞ്ഞും ഒടിഞ്ഞും വണ്ടി ഓടിക്കൊണ്ടിരുന്നു. വടക്കന്‍ കര്‍ണാടകത്തിലും, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ മദ്ധ്യ-പശ്ചിമ സംസ്ഥാനങ്ങളിലും പ്രചാരത്തിൽ ഉണ്ടായിരുന്നപുരാതനമായ ഒരു കിണര്‍ നിര്‍മാണ രീതിയാണ് പടിക്കെട്ടുകളോട് കൂടിയ കിണര്‍.രാജസ്ഥാനിലും മധ്യപ്രദേശിലും ബവോലി അല്ലെങ്കില്‍ ബാവ്ടി എന്നും, കര്‍ണാടകത്തില്‍ പുഷ്കരണി എന്നും, ഗുജറാത്തില്‍ വാവ് എന്നും ഈ കിണറുകള്‍ അറിയപ്പെടുന്നു. 11-ആം നൂറ്റാണ്ടു മുതല്‍ 16-ആം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലാണ് ഈ കിണറുകള്‍ പണി കഴിപ്പിക്കപ്പെട്ടത്. ഹിന്ദു മുഗള്‍ രാജാക്കാന്മാര്‍ ഇത്തരം കിണറുകള്‍ പ്രോത്സാഹിച്ചപ്പോള്‍, വൃത്തി പോര എന്ന കാരണത്താല്‍ ബ്രിട്ടീഷുകാര്‍ അവയെ നിരോധിച്ചു. അതിനാലാവാം 17-ആം നൂറ്റാണ്ടു മുതല്‍ക്ക് ഇത്തരം കിണറുകള്‍ നിര്‍മിക്കപ്പെടാതിരുന്നത്. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ വളരെ ആഴത്തില്‍ മുകളില്‍ നിന്ന് താഴോട്ട് വിസ്തീര്‍ണ്ണം കുറഞ്ഞു വരുന്ന രീതിയിലാണ് ബവോലി നിര്‍മിക്കുന്നത്. ജല നിരപ്പ് വളരെ താഴുമ്പോള്‍, വെള്ളം കൊരിയെടുക്കാനുള്ള സൗകര്യത്തിനാവാം വെള്ളത്തിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള പടിക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.സിമട്രിക്കലായ ഇത്തരം പടവുകളാണ് ബവോലികളുടെ പ്രത്യേകത. നമ്മുടെ അമ്പലക്കുളങ്ങളുമായി ബാവോലികള്‍ക്ക് സാമ്യം തോന്നാമെങ്കിലും, പടിക്കെട്ടുകളുടെയും അനുബന്ധ നിര്‍മിതികളുടെയും കാര്യത്തില്‍ വലിയ വ്യത്യാസം കാണാം. വളഞ്ഞും തിരിഞ്ഞും, പല തവണ വഴി തെറ്റിയും ഞങ്ങള്‍ ഒടുവില്‍ പന്‍-മീനാ-കി ബവോലിയില്‍ എത്തി. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. എട്ടു നിലകളിലായാണ് ഈ ബവോലിയിലെ പടിക്കെട്ടുകള്‍. ജലസ്രോതസ് എന്നതിനുപരിയായി, ഗ്രാമീണര്‍ക്ക് ഒത്തു ചേരാനുള്ള ഒരു സ്ഥലമായിരുന്നു ഇത്തരം ബവോലികള്‍. രാജസ്ഥാനിലെ ചുട്ടു പൊള്ളുന്ന മദ്ധ്യാഹ്നങ്ങളില്‍, ബവോലികളിലെ പടിക്കെട്ടുകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. വര്‍ണ്ണ ശബളമായ തലേക്കെട്ട് കെട്ടി, ഹുക്കയും വലിച്ച്, വെടി പറഞ്ഞിരിക്കുന്ന ഗ്രാമീണരെയും, വെള്ളി വളകള്‍ കിലുക്കി ഓട്നി കൊണ്ട് മുഖം മറച്ച് കുടങ്ങളുമായി പോകുന്ന സ്ത്രീകളെയും ഞാന്‍ ഭാവനയില്‍ കണ്ടു. പടിക്കെട്ടുകള്‍ മാത്രമല്ല, ഇടനാഴികളും, വെള്ളത്തിലേയ്ക്ക് തള്ളി നില്‍ക്കുന്ന മട്ടുപ്പാവുകളും ദേവ പ്രതിഷ്ഠയുമെല്ലാം ബവോലികളില്‍ കാണാം. ജലവുമായി മനുഷ്യനുണ്ടായിരുന്ന അഭേദ്യമായ ബന്ധം സൂചിപ്പിക്കുന്ന അടയാളങ്ങള്‍! ബവോലിക്ക് ചുറ്റും നടന്ന്‍ ഞങ്ങള്‍ കുറേ ഫോട്ടോകളെടുത്തു. ശരിയായ അറ്റകുറ്റ പണികളും ശുചീകരണവും നടക്കാത്തതിനാലാവാം, വെള്ളം വലിയ വൃത്തിയുള്ളതായി തോന്നിയില്ല. ബവോലിയില്‍ നിന്ന്‍ ഇപ്പോള്‍ ആരും വെള്ളമെടുക്കാറില്ല എന്ന് തോന്നുന്നു. ബവോലിയെ ചുറ്റിപ്പറ്റി രസകരമായ ഒരു വിശ്വാസം ഉണ്ട്. വെള്ളമെടുക്കാന്‍ ഇറങ്ങുന്ന പടിക്കെട്ടുകളിലൂടെ തിരിച്ചു കയറാന്‍ പാടില്ലത്രേ, വേറെ ഏതെങ്കിലും ദിശയിലുള്ള പടിക്കെട്ടുകളിലൂടെ വേണം തിരിച്ചു കയറാന്‍. തിരക്ക് നിയന്ത്രിക്കാന്‍ ഏതെങ്കിലും സമര്‍ത്ഥനായ ആള്‍ ഉണ്ടാക്കിയ നിയമമാകണം ഇന്ന് വിശ്വാസമായി മാറിയത്! രാജസ്ഥാനിലെ ബവോലികളെപ്പറ്റി പറയുമ്പോള്‍, എടുത്തു പറയേണ്ട ഒന്നാണ്, ജയ്പൂരിനു തൊണ്ണൂറു കിലോ മീറ്റര്‍ കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, അഭിനേരി എന്നാ ഗ്രാമത്തിലെ "ചാന്ദ് ബവോലി". ഇന്ത്യയിലെ ഏറ്റവും വലിയ ബവോലിയാണത്രേ അഭിനേരിയിലേത്. അതു പോയി കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും,ദൂരവും സമയ പരിധിയും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ആ നിരാശ അല്പമെങ്കിലും കുറയ്ക്കാനാണ് ഞങ്ങള്‍ പന്‍-മീനാ-കി ബവോലി കാണാന്‍ വന്നത്. ചാന്ദ് ബവോലി - അഭിനേരി By Chetan (Own work) [CC BY-SA 3.0], via Wikimedia Commons ഞങ്ങള്‍ കൌതുകത്തോടെ കിണറിനു ചുറ്റും നടക്കുമ്പോള്‍ “ഇതൊക്കെയെന്ത് കാണാനിരിക്കുന്നു?” എന്ന മട്ടില്‍ ഞങ്ങളുടെ ഡ്രൈവര്‍ കാറില്‍ പോയിരുന്നു.അല്ലെങ്കിലും, മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണല്ലോ! പന്‍-മീനാ-കി ബവോലിക്ക് തൊട്ടടുത്തായി രാജസ്ഥാന്‍ വസ്ത്രാലങ്കാര വിദ്യയായ ബ്ലോക്ക്‌ പ്രിന്റിങ്ങിന്റെ ഒരു മ്യൂസിയം ഉണ്ട്. “അനോഖി” എന്നാണു മ്യൂസിയത്തിന്റെ പേര്. റിപ്പബ്ലിക് ദിനമായതിനാല്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. ബവോലിയോടു വിടവാങ്ങാന്‍ സമയമായിരിക്കുന്നു. രാത്രിയിലെ ഡല്‍ഹി-ജൈസാല്മീര്‍ ട്രെയിനില്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ പടിഞ്ഞാറേ മുനമ്പായ ജൈസാല്മീറിലേയ്ക്ക് പോകണം. രണ്ടു ദിവസം കൊണ്ട് മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ജയ്പൂര്‍ നഗരത്തോട് തല്‍കാലം വിട.ഹോട്ടലില്‍ എത്തി അല്പം വിശ്രമിക്കണം. പിന്നെ ട്രെയിന്‍ യാത്രയ്ക്കുള്ള പാക്കിംഗ് തുടങ്ങണം.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ExoSpecial.com വെബ്സൈറ്റ് ExoSpecial-ന്റെ പകർപ്പവകാശമുള്ള ഒരു സൃഷ്ടിയാണ്. സൈറ്റിന്റെ ചില സവിശേഷതകൾ അധിക മാർഗ്ഗനിർദ്ദേശങ്ങൾ, നിബന്ധനകൾ അല്ലെങ്കിൽ നിയമങ്ങൾക്ക് വിധേയമായിരിക്കാം, അത്തരം ഫീച്ചറുകളുമായി ബന്ധപ്പെട്ട് സൈറ്റിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഈ ഉപയോഗ നിബന്ധനകൾ നിങ്ങളുടെ സൈറ്റിന്റെ ഉപയോഗത്തിന് മേൽനോട്ടം വഹിക്കുന്ന നിയമപരമായ വ്യവസ്ഥകളും വ്യവസ്ഥകളും വിവരിക്കുന്നു. സൈറ്റ് ആക്‌സസ് ചെയ്യുന്നതിലൂടെ, നിങ്ങൾ ഈ നിബന്ധനകൾ പാലിക്കുകയും ഈ നിബന്ധനകളിൽ പ്രവേശിക്കാനുള്ള അധികാരവും ശേഷിയും നിങ്ങൾക്കുണ്ടെന്ന് പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സൈറ്റ് ആക്സസ് ചെയ്യുന്നതിന് നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ഈ നിബന്ധനകളിൽ ഏതെങ്കിലും ഒന്നിനോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, സൈറ്റ് ഉപയോഗിക്കരുത്. സൈറ്റിലേക്കുള്ള ആക്സസ് ഈ നിബന്ധനകൾക്ക് വിധേയമാണ്. ExoSpecial നിങ്ങളുടെ സ്വന്തം, വാണിജ്യേതര ഉപയോഗത്തിന് മാത്രമായി, കൈമാറ്റം ചെയ്യപ്പെടാത്ത, എക്‌സ്‌ക്ലൂസീവ് അല്ലാത്ത, അസാധുവാക്കാവുന്ന, പരിമിതമായ ലൈസൻസ് നിങ്ങൾക്ക് അനുവദിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഡാറ്റ സ്‌ക്രാപ്പിംഗിനെ കർശനമായി വിലക്കുകയും ചെയ്യുന്നു. ചില നിയന്ത്രണങ്ങൾ. ഈ നിബന്ധനകളിൽ നിങ്ങൾക്ക് അംഗീകരിച്ച അവകാശങ്ങൾ ഇനിപ്പറയുന്ന നിയന്ത്രണങ്ങൾക്ക് വിധേയമാണ്: (എ) നിങ്ങൾ സൈറ്റ് വിൽക്കുകയോ വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ കൈമാറ്റം ചെയ്യുകയോ അസൈൻ ചെയ്യുകയോ വിതരണം ചെയ്യുകയോ ഹോസ്റ്റ് ചെയ്യുകയോ വാണിജ്യപരമായി ചൂഷണം ചെയ്യുകയോ ചെയ്യരുത്; (ബി) നിങ്ങൾ സൈറ്റിന്റെ ഏതെങ്കിലും ഭാഗം മാറ്റുകയോ അതിന്റെ ഡെറിവേറ്റീവ് വർക്കുകൾ ഉണ്ടാക്കുകയോ ഡിസ്അസംബ്ലിംഗ് ചെയ്യുകയോ റിവേഴ്സ് കംപൈൽ ചെയ്യുകയോ റിവേഴ്സ് എഞ്ചിനീയർ ചെയ്യുകയോ ചെയ്യരുത്; (സി) സമാനമോ മത്സരപരമോ ആയ ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതിന് നിങ്ങൾ സൈറ്റ് ആക്സസ് ചെയ്യാൻ പാടില്ല; കൂടാതെ (ഡി) ഇവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതല്ലാതെ, സൈറ്റിന്റെ ഒരു ഭാഗവും പകർത്താനോ, പുനർനിർമ്മിക്കുക, വിതരണം ചെയ്യുക, പുനഃപ്രസിദ്ധീകരിക്കുകയോ, ഡൗൺലോഡ് ചെയ്യുകയോ, പ്രദർശിപ്പിക്കുകയോ, പോസ്റ്റുചെയ്യുകയോ, ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ സൂചിപ്പിക്കുകയോ ചെയ്യാതെ, ഭാവിയിൽ റിലീസ് ചെയ്യുകയോ, അപ്ഡേറ്റ് ചെയ്യുകയോ, അല്ലെങ്കിൽ സൈറ്റിന്റെ പ്രവർത്തനക്ഷമതയ്‌ക്ക് മറ്റ് കൂട്ടിച്ചേർക്കലുകൾ ഈ നിബന്ധനകൾക്ക് വിധേയമായിരിക്കും. സൈറ്റിലെ എല്ലാ പകർപ്പവകാശവും മറ്റ് ഉടമസ്ഥാവകാശ അറിയിപ്പുകളും അതിന്റെ എല്ലാ പകർപ്പുകളിലും നിലനിർത്തണം. നിങ്ങൾക്ക് അറിയിപ്പ് നൽകിയോ അല്ലാതെയോ സൈറ്റ് മാറ്റാനോ സസ്പെൻഡ് ചെയ്യാനോ നിർത്താനോ ഉള്ള അവകാശം കമ്പനിയിൽ നിക്ഷിപ്തമാണ്. സൈറ്റിന്റെ അല്ലെങ്കിൽ ഏതെങ്കിലും ഭാഗത്തിന്റെ എന്തെങ്കിലും മാറ്റത്തിനും തടസ്സത്തിനും അല്ലെങ്കിൽ അവസാനിപ്പിക്കലിനും കമ്പനി നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിയോ ബാധ്യസ്ഥനായിരിക്കില്ലെന്ന് നിങ്ങൾ അംഗീകരിച്ചു. പിന്തുണയോ പരിപാലനമോ ഇല്ല. സൈറ്റുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും പിന്തുണ നൽകാൻ കമ്പനിക്ക് ബാധ്യതയില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ നൽകിയേക്കാവുന്ന ഏതെങ്കിലും ഉപയോക്തൃ ഉള്ളടക്കം ഒഴികെ, സൈറ്റിലെയും അതിന്റെ ഉള്ളടക്കത്തിലെയും പകർപ്പവകാശങ്ങൾ, പേറ്റന്റുകൾ, വ്യാപാരമുദ്രകൾ, വ്യാപാര രഹസ്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും കമ്പനിയുടെയോ കമ്പനിയുടെയോ വിതരണക്കാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് നിങ്ങൾക്ക് അറിയാം. ഈ കരാറിൽ പറഞ്ഞിരിക്കുന്ന പരിമിതമായ ആക്‌സസ് അവകാശങ്ങൾ ഒഴികെ, ഈ നിബന്ധനകളും സൈറ്റിലേക്കുള്ള ആക്‌സസും നിങ്ങൾക്ക് അവകാശങ്ങളോ ശീർഷകമോ താൽപ്പര്യമോ അല്ലെങ്കിൽ ഏതെങ്കിലും ബൗദ്ധിക സ്വത്തവകാശമോ നൽകുന്നില്ല എന്നത് ശ്രദ്ധിക്കുക. ഈ നിബന്ധനകളിൽ നൽകിയിട്ടില്ലാത്ത എല്ലാ അവകാശങ്ങളും കമ്പനിക്കും അതിന്റെ വിതരണക്കാർക്കും നിക്ഷിപ്തമാണ്. മൂന്നാം കക്ഷി ലിങ്കുകളും പരസ്യങ്ങളും; മറ്റ് ഉപയോക്താക്കൾ മൂന്നാം കക്ഷി ലിങ്കുകളും പരസ്യങ്ങളും. സൈറ്റിൽ മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലേക്കും സേവനങ്ങളിലേക്കും ലിങ്കുകൾ അടങ്ങിയിരിക്കാം, കൂടാതെ/അല്ലെങ്കിൽ മൂന്നാം കക്ഷികൾക്കായുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുക. അത്തരം മൂന്നാം കക്ഷി ലിങ്കുകളും പരസ്യങ്ങളും കമ്പനിയുടെ നിയന്ത്രണത്തിലല്ല, കൂടാതെ ഏതെങ്കിലും മൂന്നാം കക്ഷി ലിങ്കുകൾക്കും പരസ്യങ്ങൾക്കും കമ്പനി ഉത്തരവാദിയല്ല. കമ്പനി ഈ മൂന്നാം കക്ഷി ലിങ്കുകളിലേക്കും പരസ്യങ്ങളിലേക്കും നിങ്ങളുടെ സൗകര്യാർത്ഥം മാത്രം ആക്‌സസ് നൽകുന്നു, കൂടാതെ മൂന്നാം കക്ഷി ലിങ്കുകളും പരസ്യങ്ങളും സംബന്ധിച്ച് അവലോകനം ചെയ്യുകയോ അംഗീകരിക്കുകയോ നിരീക്ഷിക്കുകയോ അംഗീകരിക്കുകയോ വാറന്റ് നൽകുകയോ എന്തെങ്കിലും പ്രാതിനിധ്യം നൽകുകയോ ചെയ്യുന്നില്ല. നിങ്ങൾ എല്ലാ മൂന്നാം കക്ഷി ലിങ്കുകളും പരസ്യങ്ങളും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉപയോഗിക്കുക, അങ്ങനെ ചെയ്യുന്നതിൽ ഉചിതമായ ജാഗ്രതയും വിവേചനാധികാരവും പ്രയോഗിക്കുകയും വേണം. നിങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷി ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യുമ്പോൾ, മൂന്നാം കക്ഷിയുടെ സ്വകാര്യതയും ഡാറ്റാ ശേഖരണ രീതികളും ഉൾപ്പെടെ, ബാധകമായ മൂന്നാം കക്ഷിയുടെ നിബന്ധനകളും നയങ്ങളും ബാധകമാകും. മറ്റ് ഉപയോക്താക്കൾ. ഓരോ സൈറ്റ് ഉപയോക്താവിനും അതിന്റെ എല്ലാ ഉപയോക്തൃ ഉള്ളടക്കത്തിനും പൂർണ്ണ ഉത്തരവാദിത്തമുണ്ട്. ഉപയോക്തൃ ഉള്ളടക്കം ഞങ്ങൾ നിയന്ത്രിക്കാത്തതിനാൽ, നിങ്ങളോ മറ്റുള്ളവരോ നൽകിയാലും ഏതെങ്കിലും ഉപയോക്തൃ ഉള്ളടക്കത്തിന് ഞങ്ങൾ ഉത്തരവാദികളല്ലെന്ന് നിങ്ങൾ അംഗീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്തരം ഇടപെടലുകളുടെ ഫലമായി ഉണ്ടാകുന്ന നഷ്ടത്തിനോ നാശത്തിനോ കമ്പനി ഉത്തരവാദിയായിരിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. കമ്പനിയെയും ഞങ്ങളുടെ ഓഫീസർമാർ, ജീവനക്കാർ, ഏജന്റുമാർ, പിൻഗാമികൾ, നിയമനങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾ ഇതിനാൽ മോചിപ്പിക്കുകയും എന്നെന്നേക്കുമായി ഡിസ്ചാർജ് ചെയ്യുകയും ചെയ്യുന്നു. സൈറ്റിൽ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഉടലെടുത്തതോ അല്ലെങ്കിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടതോ ആയ എല്ലാ തരത്തിലുമുള്ള പ്രകൃതിയുടെയും പ്രവർത്തനവും കാരണവും. നിങ്ങൾ ഒരു കാലിഫോർണിയ നിവാസിയാണെങ്കിൽ, മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട് കാലിഫോർണിയ സിവിൽ കോഡ് സെക്ഷൻ 1542 നിങ്ങൾ ഇതിനാൽ ഒഴിവാക്കുന്നു, അത് പ്രസ്താവിക്കുന്നു: "കടക്കാരന് അറിയാത്തതോ അല്ലെങ്കിൽ അയാൾക്ക് അനുകൂലമായി നിലവിലുണ്ടെന്ന് സംശയിക്കുന്നതോ ആയ ക്ലെയിമുകളിലേക്ക് ഒരു പൊതു റിലീസ് വ്യാപിക്കുന്നില്ല. മോചനം നടപ്പിലാക്കുന്ന സമയം, അത് അവനോ അവൾക്കോ ​​അറിയാമെങ്കിൽ കടക്കാരനുമായുള്ള അവന്റെ അല്ലെങ്കിൽ അവളുടെ സെറ്റിൽമെന്റിനെ സാരമായി ബാധിച്ചിരിക്കണം." കുക്കികളും വെബ് ബീക്കണുകളും. മറ്റേതൊരു വെബ്‌സൈറ്റും പോലെ, ExoSpecial 'കുക്കികൾ' ഉപയോഗിക്കുന്നു. സന്ദർശകരുടെ മുൻഗണനകളും സന്ദർശകൻ ആക്‌സസ് ചെയ്‌തതോ സന്ദർശിച്ചതോ ആയ വെബ്‌സൈറ്റിലെ പേജുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സംഭരിക്കാൻ ഈ കുക്കികൾ ഉപയോഗിക്കുന്നു. സന്ദർശകരുടെ ബ്രൗസർ തരം കൂടാതെ/അല്ലെങ്കിൽ മറ്റ് വിവരങ്ങളെ അടിസ്ഥാനമാക്കി ഞങ്ങളുടെ വെബ് പേജ് ഉള്ളടക്കം ഇഷ്‌ടാനുസൃതമാക്കുന്നതിലൂടെ ഉപയോക്താക്കളുടെ അനുഭവം ഒപ്റ്റിമൈസ് ചെയ്യാൻ വിവരങ്ങൾ ഉപയോഗിക്കുന്നു. നിരാകരണങ്ങൾ സൈറ്റ് "ഉള്ളത് പോലെ", "ലഭ്യം" എന്നീ അടിസ്ഥാനത്തിലാണ് നൽകിയിരിക്കുന്നത്, കൂടാതെ കമ്പനിയും ഞങ്ങളുടെ വിതരണക്കാരും ഏതെങ്കിലും തരത്തിലുള്ള വാറന്റികളും വ്യവസ്ഥകളും വ്യക്തമായി നിരാകരിക്കുന്നു. , ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്നസ്, ശീർഷകം, ശാന്തമായ ആസ്വാദനം, കൃത്യത, അല്ലെങ്കിൽ ലംഘനം എന്നിവ. സൈറ്റ് നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റുമെന്നും തടസ്സമില്ലാതെ, സമയബന്ധിതമായ, സുരക്ഷിതമായ അല്ലെങ്കിൽ പിശക് രഹിതമായ അടിസ്ഥാനത്തിൽ ലഭ്യമാകുമെന്നും അല്ലെങ്കിൽ കൃത്യവും വിശ്വസനീയവും വൈറസുകളോ മറ്റ് ഹാനികരമായ കോഡുകളോ ഇല്ലാത്തതും പൂർണ്ണവും നിയമപരവുമാകുമെന്നതിന് ഞങ്ങളും ഞങ്ങളുടെ വിതരണക്കാരും ഒരു ഉറപ്പും നൽകുന്നില്ല. , അല്ലെങ്കിൽ സുരക്ഷിതം. ബാധകമായ നിയമത്തിന് സൈറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും വാറന്റികൾ ആവശ്യമാണെങ്കിൽ, അത്തരം വാറന്റികളെല്ലാം ആദ്യ ഉപയോഗ തീയതി മുതൽ തൊണ്ണൂറ് (90) ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ചില അധികാരപരിധികൾ സൂചിപ്പിക്കുന്ന വാറന്റികൾ ഒഴിവാക്കാൻ അനുവദിക്കുന്നില്ല, അതിനാൽ മുകളിൽ പറഞ്ഞ ഒഴിവാക്കൽ നിങ്ങൾക്ക് ബാധകമായേക്കില്ല. ചില അധികാരപരിധികൾ സൂചിപ്പിക്കുന്ന വാറന്റി എത്രത്തോളം നീണ്ടുനിൽക്കുമെന്ന പരിമിതികൾ അനുവദിക്കുന്നില്ല, അതിനാൽ മുകളിൽ പറഞ്ഞ പരിമിതി നിങ്ങൾക്ക് ബാധകമായേക്കില്ല. ബാധ്യതയുടെ പരിധി നിയമം അനുവദനീയമായ പരമാവധി പരിധി വരെ, ഒരു കാരണവശാലും കമ്പനിയോ ഞങ്ങളുടെ വിതരണക്കാരോ നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ നഷ്ടമായ ലാഭം, നഷ്ടപ്പെട്ട ഡാറ്റ, പകരമുള്ള ഉൽപ്പന്നങ്ങളുടെ സംഭരണച്ചെലവ് അല്ലെങ്കിൽ പരോക്ഷമായ, അനന്തരഫലമായ, മാതൃകാപരമായ, ആകസ്മികമായ, ഈ നിബന്ധനകളിൽ നിന്നോ നിങ്ങളുടെ ഉപയോഗത്തിൽ നിന്നോ ഉണ്ടാകുന്ന പ്രത്യേക അല്ലെങ്കിൽ ശിക്ഷാപരമായ നാശനഷ്ടങ്ങൾ, അല്ലെങ്കിൽ അത്തരം നാശനഷ്ടങ്ങളുടെ സാധ്യതയെക്കുറിച്ച് കമ്പനിയെ ഉപദേശിച്ചിട്ടുണ്ടെങ്കിലും സൈറ്റ് ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. സൈറ്റിലേക്കുള്ള ആക്‌സസ്സും ഉപയോഗവും നിങ്ങളുടെ സ്വന്തം വിവേചനാധികാരത്തിലും അപകടസാധ്യതയിലുമാണ്, നിങ്ങളുടെ ഉപകരണത്തിനോ കമ്പ്യൂട്ടർ സിസ്റ്റത്തിനോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അല്ലെങ്കിൽ അതിന്റെ ഫലമായുണ്ടാകുന്ന ഡാറ്റ നഷ്‌ടപ്പെടുന്നതിന് നിങ്ങൾ മാത്രമാണ് ഉത്തരവാദി. നിയമം അനുവദനീയമായ പരമാവധി പരിധി വരെ, ഇതിൽ അടങ്ങിയിരിക്കുന്ന വിരുദ്ധമായ എന്തും ഉണ്ടായിരുന്നിട്ടും, ഈ കരാറിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങൾക്ക് നിങ്ങളോടുള്ള ഞങ്ങളുടെ ബാധ്യത, എല്ലായ്‌പ്പോഴും പരമാവധി അമ്പത് യുഎസ് ഡോളറായി (ഞങ്ങൾ $50) പരിമിതപ്പെടുത്തിയിരിക്കും. ഒന്നിലധികം ക്ലെയിമുകളുടെ അസ്തിത്വം ഈ പരിധി വർദ്ധിപ്പിക്കില്ല. ഈ കരാറിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ഒരു തരത്തിലുള്ള ബാധ്യതയും ഞങ്ങളുടെ വിതരണക്കാർക്ക് ഉണ്ടാകില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. ചില അധികാരപരിധികൾ ആകസ്മികമോ അനന്തരഫലമോ ആയ നാശനഷ്ടങ്ങൾക്കുള്ള ബാധ്യതയുടെ പരിമിതിയോ ഒഴിവാക്കലോ അനുവദിക്കുന്നില്ല, അതിനാൽ മുകളിൽ പറഞ്ഞ പരിമിതിയോ ഒഴിവാക്കലോ നിങ്ങൾക്ക് ബാധകമായേക്കില്ല. കാലാവധിയും അവസാനിപ്പിക്കലും. ഈ വിഭാഗത്തിന് വിധേയമായി, നിങ്ങൾ സൈറ്റ് ഉപയോഗിക്കുമ്പോൾ ഈ നിബന്ധനകൾ പൂർണ്ണമായി നിലനിൽക്കും. ഈ നിബന്ധനകൾ ലംഘിച്ചുകൊണ്ട് സൈറ്റിന്റെ ഏതെങ്കിലും ഉപയോഗം ഉൾപ്പെടെ, ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ ഏത് സമയത്തും സൈറ്റ് ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ അവകാശങ്ങൾ ഞങ്ങൾ താൽക്കാലികമായി നിർത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. ഈ നിബന്ധനകൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങൾ അവസാനിപ്പിച്ചാൽ, നിങ്ങളുടെ അക്കൗണ്ടും സൈറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം ഉടനടി അവസാനിപ്പിക്കും. നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിൽ ഞങ്ങളുടെ തത്സമയ ഡാറ്റാബേസുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഉപയോക്തൃ ഉള്ളടക്കം ഇല്ലാതാക്കുന്നത് ഉൾപ്പെട്ടേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ഈ നിബന്ധനകൾക്ക് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിന് കമ്പനിക്ക് നിങ്ങളോട് ഒരു ബാധ്യതയും ഉണ്ടാകില്ല. പകർപ്പവകാശ നയം കമ്പനി മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തിനെ മാനിക്കുകയും ഞങ്ങളുടെ സൈറ്റിന്റെ ഉപയോക്താക്കളും അത് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഞങ്ങളുടെ സൈറ്റുമായി ബന്ധപ്പെട്ട്, പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു നയം ഞങ്ങൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു, അത് ഏതെങ്കിലും ലംഘന സാമഗ്രികൾ നീക്കം ചെയ്യുന്നതിനും പകർപ്പവകാശങ്ങൾ ഉൾപ്പെടെയുള്ള ബൗദ്ധിക സ്വത്തവകാശങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഞങ്ങളുടെ ഓൺലൈൻ സൈറ്റിന്റെ ഉപയോക്താക്കളെ അവസാനിപ്പിക്കുന്നതിനും നൽകുന്നു. ഞങ്ങളുടെ ഉപയോക്താക്കളിൽ ഒരാൾ ഞങ്ങളുടെ സൈറ്റിന്റെ ഉപയോഗത്തിലൂടെ ഒരു സൃഷ്ടിയിലെ പകർപ്പവകാശം(കൾ) നിയമവിരുദ്ധമായി ലംഘിക്കുന്നതായി നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, രേഖാമൂലമുള്ള അറിയിപ്പിന്റെ രൂപത്തിൽ ഇനിപ്പറയുന്ന വിവരങ്ങൾ (അനുസരണം) 17 വരെ USC § 512(c)) നൽകണം: നിങ്ങളുടെ ഫിസിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് ഒപ്പ്; നിങ്ങൾ ലംഘനം നടത്തിയെന്ന് അവകാശപ്പെടുന്ന പകർപ്പവകാശമുള്ള സൃഷ്ടിയുടെ(കളുടെ) തിരിച്ചറിയൽ; ഞങ്ങളുടെ സേവനങ്ങളിലെ ലംഘനമാണെന്ന് നിങ്ങൾ അവകാശപ്പെടുന്നതും നീക്കംചെയ്യാൻ ഞങ്ങളോട് അഭ്യർത്ഥിക്കുന്നതുമായ മെറ്റീരിയലിന്റെ തിരിച്ചറിയൽ; അത്തരം മെറ്റീരിയൽ കണ്ടെത്താൻ ഞങ്ങളെ അനുവദിക്കുന്നതിന് മതിയായ വിവരങ്ങൾ; നിങ്ങളുടെ വിലാസം, ടെലിഫോൺ നമ്പർ, ഇ-മെയിൽ വിലാസം; ആക്ഷേപകരമായ വസ്തുക്കളുടെ ഉപയോഗം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് നിങ്ങൾക്ക് നല്ല വിശ്വാസമുണ്ടെന്ന് ഒരു പ്രസ്താവന; ഒപ്പം വിജ്ഞാപനത്തിലെ വിവരങ്ങൾ കൃത്യമാണെന്നും കള്ളസാക്ഷ്യം ചുമത്തപ്പെട്ടതാണെന്നും ആരോപിക്കപ്പെടുന്ന പകർപ്പവകാശത്തിന്റെ ഉടമ നിങ്ങളാണെന്നും അല്ലെങ്കിൽ പകർപ്പവകാശ ഉടമയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടെന്നും ഉള്ള ഒരു പ്രസ്താവന. 17 USC § 512(f) പ്രകാരം, ഒരു രേഖാമൂലമുള്ള അറിയിപ്പിലെ മെറ്റീരിയൽ വസ്തുതയെ തെറ്റായി പ്രതിനിധീകരിക്കുന്നത്, രേഖാമൂലമുള്ള അറിയിപ്പും ആരോപണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്കുണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങൾക്കും ചെലവുകൾക്കും അറ്റോർണി ഫീസ് എന്നിവയ്ക്കും പരാതിക്കാരനെ സ്വയമേവ ബാധ്യസ്ഥനാക്കുന്നു. പകർപ്പവകാശ ലംഘനം. പൊതുവായ ഈ നിബന്ധനകൾ ഇടയ്‌ക്കിടെയുള്ള പുനരവലോകനത്തിന് വിധേയമാണ്, ഞങ്ങൾ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ, നിങ്ങൾ ഞങ്ങൾക്ക് നൽകിയ അവസാന ഇ-മെയിൽ വിലാസത്തിലേക്ക് ഒരു ഇ-മെയിൽ അയച്ചുകൊണ്ട് കൂടാതെ/അല്ലെങ്കിൽ ഞങ്ങളുടെ മാറ്റങ്ങളുടെ അറിയിപ്പ് പോസ്റ്റുചെയ്യുന്നതിലൂടെയും ഞങ്ങൾ നിങ്ങളെ അറിയിച്ചേക്കാം. സൈറ്റ്. നിങ്ങളുടെ ഏറ്റവും നിലവിലെ ഇ-മെയിൽ വിലാസം ഞങ്ങൾക്ക് നൽകുന്നതിന് നിങ്ങൾ ഉത്തരവാദിയാണ്. നിങ്ങൾ ഞങ്ങൾക്ക് നൽകിയ അവസാന ഇ-മെയിൽ വിലാസം സാധുതയുള്ളതല്ലെങ്കിൽ, അത്തരം അറിയിപ്പ് അടങ്ങിയ ഇ-മെയിൽ ഞങ്ങളുടെ അയയ്‌ക്കുന്നത് നോട്ടീസിൽ വിവരിച്ചിരിക്കുന്ന മാറ്റങ്ങളുടെ ഫലപ്രദമായ അറിയിപ്പായി മാറും. ഈ നിബന്ധനകളിലെ ഏത് മാറ്റവും ഞങ്ങൾ നിങ്ങൾക്ക് ഇമെയിൽ അറിയിപ്പ് അയച്ചതിന് ശേഷമുള്ള മുപ്പത് (30) കലണ്ടർ ദിവസങ്ങളിൽ അല്ലെങ്കിൽ ഞങ്ങളുടെ സൈറ്റിലെ മാറ്റങ്ങളുടെ അറിയിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമുള്ള മുപ്പത് (30) കലണ്ടർ ദിവസങ്ങളിൽ പ്രാബല്യത്തിൽ വരും. ഞങ്ങളുടെ സൈറ്റിന്റെ പുതിയ ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. അത്തരം മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പിന് ശേഷം ഞങ്ങളുടെ സൈറ്റിന്റെ തുടർച്ചയായ ഉപയോഗം, അത്തരം മാറ്റങ്ങളുടെ നിങ്ങളുടെ അംഗീകാരവും അത്തരം മാറ്റങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്ന കരാറും സൂചിപ്പിക്കും. തർക്ക പരിഹാരം ഈ ആർബിട്രേഷൻ കരാർ ശ്രദ്ധാപൂർവ്വം വായിക്കുക. ഇത് കമ്പനിയുമായുള്ള നിങ്ങളുടെ കരാറിന്റെ ഭാഗമാണ്, നിങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു. നിർബന്ധിത ബൈൻഡിംഗ് ആർബിട്രേഷനും ഒരു ക്ലാസ് ആക്ഷൻ വേവറിനും വേണ്ടിയുള്ള നടപടിക്രമങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ആര്ബിട്രേഷന് കരാറിന്റെ പ്രയോഗക്ഷമത. അനൗപചാരികമായോ ചെറിയ ക്ലെയിം കോടതിയിലോ പരിഹരിക്കാൻ കഴിയാത്ത കമ്പനി നൽകുന്ന ഏതെങ്കിലും ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ നിബന്ധനകളുമായോ ഉപയോഗവുമായോ ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും തർക്കങ്ങളും ഈ ആർബിട്രേഷൻ ഉടമ്പടിയുടെ നിബന്ധനകൾക്ക് കീഴിൽ വ്യക്തിഗത അടിസ്ഥാനത്തിൽ ആർബിട്രേഷൻ ബന്ധിപ്പിച്ചുകൊണ്ട് പരിഹരിക്കപ്പെടും. മറ്റുവിധത്തിൽ സമ്മതിച്ചില്ലെങ്കിൽ, എല്ലാ ആർബിട്രേഷൻ നടപടികളും ഇംഗ്ലീഷിൽ നടക്കും. ഈ ആർബിട്രേഷൻ ഉടമ്പടി നിങ്ങൾക്കും കമ്പനിക്കും ഏതെങ്കിലും അനുബന്ധ സ്ഥാപനങ്ങൾ, അഫിലിയേറ്റുകൾ, ഏജന്റുമാർ, ജീവനക്കാർ, താൽപ്പര്യമുള്ള മുൻഗാമികൾ, പിൻഗാമികൾ, നിയമനങ്ങൾ, അതുപോലെ എല്ലാ അംഗീകൃത അല്ലെങ്കിൽ അനധികൃത ഉപയോക്താക്കൾ അല്ലെങ്കിൽ നിബന്ധനകൾക്ക് കീഴിൽ നൽകിയിരിക്കുന്ന സേവനങ്ങളുടെയോ സാധനങ്ങളുടെയോ ഗുണഭോക്താക്കൾക്ക് ബാധകമാണ്. അറിയിപ്പ് ആവശ്യകതയും അനൗപചാരിക തർക്ക പരിഹാരവും. ഏതെങ്കിലും കക്ഷി മധ്യസ്ഥത തേടുന്നതിന് മുമ്പ്, ക്ലെയിം അല്ലെങ്കിൽ തർക്കത്തിന്റെ സ്വഭാവവും അടിസ്ഥാനവും, അഭ്യർത്ഥിച്ച ആശ്വാസവും വിവരിക്കുന്ന തർക്കത്തിന്റെ രേഖാമൂലമുള്ള ഒരു അറിയിപ്പ് കക്ഷി ആദ്യം മറ്റേ കക്ഷിക്ക് അയയ്ക്കണം. കമ്പനിക്ക് ഒരു നോട്ടീസ് അയയ്ക്കണം legal@exospecial.com. അറിയിപ്പ് ലഭിച്ചതിന് ശേഷം, നിങ്ങൾക്കും കമ്പനിക്കും അനൗപചാരികമായി ക്ലെയിം അല്ലെങ്കിൽ തർക്കം പരിഹരിക്കാൻ ശ്രമിക്കാം. അറിയിപ്പ് ലഭിച്ച് മുപ്പത് (30) ദിവസത്തിനുള്ളിൽ നിങ്ങളും കമ്പനിയും ക്ലെയിം അല്ലെങ്കിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ, ഏതെങ്കിലും കക്ഷിക്ക് ഒരു ആർബിട്രേഷൻ നടപടികൾ ആരംഭിക്കാം. ഏത് കക്ഷിക്കും അർഹതയുള്ള അവാർഡിന്റെ തുക മദ്ധ്യസ്ഥൻ നിർണ്ണയിച്ചതിന് ശേഷം ഏതെങ്കിലും കക്ഷി നടത്തിയ സെറ്റിൽമെന്റ് ഓഫറിന്റെ തുക മദ്ധ്യസ്ഥനോട് വെളിപ്പെടുത്താൻ പാടില്ല. ആർബിട്രേഷൻ നിയമങ്ങൾ. ഈ വിഭാഗത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ആർബിട്രേഷൻ വാഗ്ദാനം ചെയ്യുന്ന ഒരു ബദൽ തർക്ക പരിഹാര ദാതാവായ അമേരിക്കൻ ആർബിട്രേഷൻ അസോസിയേഷൻ മുഖേനയാണ് ആർബിട്രേഷൻ ആരംഭിക്കുന്നത്. മധ്യസ്ഥത വഹിക്കാൻ AAA ലഭ്യമല്ലെങ്കിൽ, ഒരു ബദൽ ADR ദാതാവിനെ തിരഞ്ഞെടുക്കാൻ കക്ഷികൾ സമ്മതിക്കും. ADR ദാതാവിന്റെ നിയമങ്ങൾ, അത്തരം നിയമങ്ങൾ നിബന്ധനകൾക്ക് വിരുദ്ധമാണെന്നത് ഒഴികെ, ആർബിട്രേഷന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കും. ആർബിട്രേഷനെ നിയന്ത്രിക്കുന്ന AAA ഉപഭോക്തൃ ആർബിട്രേഷൻ നിയമങ്ങൾ ഓൺലൈനിൽ ADR.org-ൽ ലഭ്യമാണ് അല്ലെങ്കിൽ AAA-യെ 1-800-778-7879 എന്ന നമ്പറിൽ വിളിച്ച് ലഭ്യമാണ്. ഏക, നിഷ്പക്ഷ മദ്ധ്യസ്ഥനാണ് ആർബിട്രേഷൻ നടത്തേണ്ടത്. മൊത്തം പതിനായിരം യുഎസ് ഡോളറിൽ (യുഎസ് $10,000.00) കുറവുള്ള ഏതെങ്കിലും ക്ലെയിമുകൾ അല്ലെങ്കിൽ തർക്കങ്ങൾ, റിലീഫ് തേടുന്ന കക്ഷിയുടെ ഓപ്‌ഷനിൽ, ഹാജരാകാത്ത അധിഷ്‌ഠിത ആർബിട്രേഷനിലൂടെ പരിഹരിക്കാവുന്നതാണ്. മൊത്തം പതിനായിരം യുഎസ് ഡോളർ (US $10,000.00) അല്ലെങ്കിൽ അതിൽ കൂടുതലുള്ള ക്ലെയിമുകൾക്കോ ​​തർക്കങ്ങൾക്കോ ​​വേണ്ടി, ആർബിട്രേഷൻ നിയമങ്ങളാൽ ഹിയറിംഗിനുള്ള അവകാശം നിർണ്ണയിക്കപ്പെടും. നിങ്ങൾ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് പുറത്ത് താമസിക്കുന്നില്ലെങ്കിൽ, കക്ഷികൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വസതിയുടെ 100 മൈലിനുള്ളിലെ ഒരു സ്ഥലത്ത് ഏത് ഹിയറിംഗും നടത്തും. നിങ്ങൾ യുഎസിന് പുറത്താണ് താമസിക്കുന്നതെങ്കിൽ, ഏതെങ്കിലും വാക്കാലുള്ള ഹിയറിംഗുകളുടെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ച് മദ്ധ്യസ്ഥൻ കക്ഷികൾക്ക് ന്യായമായ അറിയിപ്പ് നൽകും. ആർബിട്രേറ്റർ നൽകുന്ന അവാർഡിനെക്കുറിച്ചുള്ള ഏത് വിധിയും യോഗ്യതയുള്ള അധികാരപരിധിയിലുള്ള ഏത് കോടതിയിലും നൽകാം. ആർബിട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് കമ്പനി നിങ്ങൾക്ക് നൽകിയ അവസാന സെറ്റിൽമെന്റ് ഓഫറിനേക്കാൾ മികച്ച ഒരു അവാർഡ് മദ്ധ്യസ്ഥൻ നിങ്ങൾക്ക് അനുവദിച്ചാൽ, കമ്പനി നിങ്ങൾക്ക് അവാർഡിന്റെ വലിയ തുക അല്ലെങ്കിൽ $2,500.00 നൽകും. ഓരോ കക്ഷിയും ആർബിട്രേഷനിൽ നിന്ന് ഉണ്ടാകുന്ന സ്വന്തം ചെലവുകളും വിതരണങ്ങളും വഹിക്കുകയും എഡിആർ ദാതാവിന്റെ ഫീസിന്റെയും ചെലവുകളുടെയും തുല്യ വിഹിതം നൽകുകയും ചെയ്യും. നോൺ-അപീരിയൻസ് അടിസ്ഥാനമാക്കിയുള്ള ആർബിട്രേഷനുള്ള അധിക നിയമങ്ങൾ. നോൺ-അപീരിയൻസ് അടിസ്ഥാനമാക്കിയുള്ള ആർബിട്രേഷൻ തിരഞ്ഞെടുക്കപ്പെട്ടാൽ, ടെലിഫോൺ വഴിയോ ഓൺലൈനായോ കൂടാതെ/അല്ലെങ്കിൽ രേഖാമൂലമുള്ള സമർപ്പണങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് ആർബിട്രേഷൻ നടത്തേണ്ടത്; ആർബിട്രേഷൻ ആരംഭിക്കുന്ന കക്ഷിയാണ് നിർദ്ദിഷ്ട രീതി തിരഞ്ഞെടുക്കുന്നത്. കക്ഷികൾ അംഗീകരിക്കുന്നില്ലെങ്കിൽ കക്ഷികളോ സാക്ഷികളോ വ്യക്തിപരമായി പ്രത്യക്ഷപ്പെടുന്നത് മധ്യസ്ഥതയിൽ ഉൾപ്പെടുന്നതല്ല. സമയ പരിധികൾ. നിങ്ങളോ കമ്പനിയോ ആർബിട്രേഷൻ പിന്തുടരുകയാണെങ്കിൽ, ആർബിട്രേഷൻ നടപടി ആരംഭിക്കുകയും കൂടാതെ/അല്ലെങ്കിൽ പരിമിതികളുടെ ചട്ടങ്ങൾക്കകത്ത് ആവശ്യപ്പെടുകയും ഉചിതമായ ക്ലെയിമിനായി AAA നിയമങ്ങൾ പ്രകാരം ചുമത്തിയിട്ടുള്ള ഏതെങ്കിലും സമയപരിധിക്കുള്ളിൽ ആവശ്യപ്പെടുകയും വേണം. ആര്ബിട്രേറ്ററുടെ അധികാരം. ആർബിട്രേഷൻ ആരംഭിക്കുകയാണെങ്കിൽ, നിങ്ങളുടെയും കമ്പനിയുടെയും അവകാശങ്ങളും ബാധ്യതകളും മദ്ധ്യസ്ഥൻ തീരുമാനിക്കും, തർക്കം മറ്റേതെങ്കിലും കാര്യങ്ങളുമായി ഏകീകരിക്കുകയോ മറ്റേതെങ്കിലും കേസുകളുമായോ കക്ഷികളുമായോ ചേരുകയോ ചെയ്യില്ല. ഏതെങ്കിലും ക്ലെയിമിന്റെ മുഴുവൻ ഭാഗമോ ഭാഗികമോ ആയ നീക്കങ്ങൾ അനുവദിക്കാൻ മദ്ധ്യസ്ഥന് അധികാരമുണ്ട്. സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ബാധകമായ നിയമം, AAA നിയമങ്ങൾ, നിബന്ധനകൾ എന്നിവ പ്രകാരം ഒരു വ്യക്തിക്ക് ലഭ്യമായ പണേതര പ്രതിവിധി അല്ലെങ്കിൽ ആശ്വാസം നൽകാനും മദ്ധ്യസ്ഥന് അധികാരമുണ്ട്. ആർബിട്രേറ്റർ ഒരു രേഖാമൂലമുള്ള അവാർഡും തീരുമാനത്തിന്റെ പ്രസ്താവനയും പുറപ്പെടുവിക്കും, അത് അവാർഡിനെ അടിസ്ഥാനമാക്കിയുള്ള അവശ്യ കണ്ടെത്തലുകളും നിഗമനങ്ങളും വിവരിക്കുന്നു. ഒരു കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിക്കുന്ന അതേ അധികാരം തന്നെ വ്യക്തിഗത അടിസ്ഥാനത്തിൽ റിലീഫ് നൽകാൻ മദ്ധ്യസ്ഥന് ഉണ്ട്. ആർബിട്രേറ്ററുടെ അവാർഡ് അന്തിമമാണ്, നിങ്ങൾക്കും കമ്പനിക്കും ബാധ്യതയുണ്ട്. ജൂറി വിചാരണ എഴുതിത്തള്ളൽ. കോടതിയിൽ പോകാനും ഒരു ജഡ്ജിയുടെയോ ജൂറിയുടെയോ മുമ്പാകെ ഒരു വിചാരണ നടത്താനുമുള്ള അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ കക്ഷികൾ ഒഴിവാക്കുന്നു, പകരം എല്ലാ ക്ലെയിമുകളും തർക്കങ്ങളും ഈ ആർബിട്രേഷൻ ഉടമ്പടി പ്രകാരം പരിഹരിക്കപ്പെടുമെന്ന് തിരഞ്ഞെടുക്കുന്നു. ആർബിട്രേഷൻ നടപടിക്രമങ്ങൾ സാധാരണയായി ഒരു കോടതിയിൽ ബാധകമായ നിയമങ്ങളേക്കാൾ പരിമിതവും കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാണ്, മാത്രമല്ല കോടതിയുടെ വളരെ പരിമിതമായ അവലോകനത്തിന് വിധേയവുമാണ്. ആർബിട്രേഷൻ അവാർഡ് ഒഴിവാക്കുന്നതിനോ നടപ്പിലാക്കുന്നതിനോ വേണ്ടി ഏതെങ്കിലും സ്‌റ്റേറ്റ് അല്ലെങ്കിൽ ഫെഡറൽ കോടതിയിൽ നിങ്ങൾക്കും കമ്പനിക്കും ഇടയിൽ എന്തെങ്കിലും വ്യവഹാരം ഉണ്ടായാൽ, തർക്കം പരിഹരിക്കപ്പെടുമെന്ന് തിരഞ്ഞെടുക്കുന്നതിന് പകരം നിങ്ങളും കമ്പനിയും ഒരു ജൂറി ട്രയലിന് എല്ലാ അവകാശങ്ങളും ഒഴിവാക്കുന്നു. ഒരു ജഡ്ജി വഴി. ക്ലാസ് അല്ലെങ്കിൽ ഏകീകൃത പ്രവർത്തനങ്ങൾ ഒഴിവാക്കൽ. ഈ ആർബിട്രേഷൻ കരാറിന്റെ പരിധിയിലുള്ള എല്ലാ ക്ലെയിമുകളും തർക്കങ്ങളും ക്ലാസ് അടിസ്ഥാനത്തിലല്ല, വ്യക്തിഗത അടിസ്ഥാനത്തിലായിരിക്കണം മധ്യസ്ഥതയോ വ്യവഹാരമോ നടത്തേണ്ടത്, ഒന്നിലധികം ഉപഭോക്താക്കളുടെയോ ഉപയോക്താക്കളുടെയോ ക്ലെയിമുകൾ മറ്റേതെങ്കിലും ഉപഭോക്താവുമായി സംയുക്തമായി വ്യവഹാരം നടത്താനോ ഏകീകരിക്കാനോ കഴിയില്ല. അല്ലെങ്കിൽ ഉപയോക്താവ്. രഹസ്യാത്മകം. ആർബിട്രേഷൻ നടപടികളുടെ എല്ലാ വശങ്ങളും കർശനമായി രഹസ്യമായിരിക്കും. നിയമപ്രകാരം ആവശ്യപ്പെടുന്നില്ലെങ്കിൽ രഹസ്യസ്വഭാവം നിലനിർത്താൻ കക്ഷികൾ സമ്മതിക്കുന്നു. ഈ കരാർ നടപ്പിലാക്കുന്നതിനോ ഒരു ആർബിട്രേഷൻ അവാർഡ് നടപ്പിലാക്കുന്നതിനോ അല്ലെങ്കിൽ നിരോധനാജ്ഞയോ തുല്യമായ ആശ്വാസമോ തേടുന്നതിനോ ആവശ്യമായ എന്തെങ്കിലും വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിൽ നിന്ന് ഒരു കക്ഷിയെ ഈ ഖണ്ഡിക തടയില്ല. തീവ്രത. ഈ ആർബിട്രേഷൻ കരാറിന്റെ ഏതെങ്കിലും ഭാഗമോ ഭാഗമോ നിയമപ്രകാരം അസാധുവായതോ നടപ്പിലാക്കാൻ കഴിയാത്തതോ ആയ അധികാരപരിധിയിലുള്ള ഒരു കോടതി കണ്ടെത്തിയാൽ, അത്തരം പ്രത്യേക ഭാഗമോ ഭാഗമോ ബലപ്രയോഗവും ഫലവുമുള്ളതല്ല, അവ വിച്ഛേദിക്കപ്പെടുകയും കരാറിന്റെ ശേഷിക്കുന്ന ഭാഗം വിച്ഛേദിക്കുകയും ചെയ്യും. പൂർണ്ണ ശക്തിയിലും ഫലത്തിലും തുടരുക. ഒഴിവാക്കാനുള്ള അവകാശം. ഈ ആർബിട്രേഷൻ കരാറിൽ പ്രതിപാദിച്ചിരിക്കുന്ന ഏതെങ്കിലും അല്ലെങ്കിൽ എല്ലാ അവകാശങ്ങളും പരിമിതികളും അവകാശവാദം ഉന്നയിക്കുന്ന കക്ഷിക്ക് ഒഴിവാക്കാവുന്നതാണ്. അത്തരം ഒഴിവാക്കൽ ഈ ആർബിട്രേഷൻ കരാറിന്റെ മറ്റേതെങ്കിലും ഭാഗത്തെ ഒഴിവാക്കുകയോ ബാധിക്കുകയോ ചെയ്യുന്നതല്ല. കരാറിന്റെ നിലനിൽപ്പ്. കമ്പനിയുമായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതിനെ ഈ ആർബിട്രേഷൻ കരാർ അതിജീവിക്കും. ചെറിയ ക്ലെയിംസ് കോടതി. എന്നിരുന്നാലും, മേൽപ്പറഞ്ഞവ, നിങ്ങൾക്കോ ​​കമ്പനിക്കോ ചെറിയ ക്ലെയിം കോടതിയിൽ ഒരു വ്യക്തിഗത നടപടി എടുക്കാം. അടിയന്തര തുല്യമായ ആശ്വാസം. ഏതുവിധേനയും മേൽപ്പറഞ്ഞവയിൽ, ആർബിട്രേഷൻ തീർപ്പുകൽപ്പിക്കാത്ത തൽസ്ഥിതി നിലനിർത്തുന്നതിന് ഏതെങ്കിലും കക്ഷിക്ക് ഒരു സംസ്ഥാന അല്ലെങ്കിൽ ഫെഡറൽ കോടതിയുടെ മുമ്പാകെ അടിയന്തര തുല്യമായ ആശ്വാസം തേടാം. ഇടക്കാല നടപടികൾക്കായുള്ള അഭ്യർത്ഥന ഈ ആർബിട്രേഷൻ ഉടമ്പടിക്ക് കീഴിലുള്ള മറ്റേതെങ്കിലും അവകാശങ്ങളുടെയും കടമകളുടെയും ഇളവായി കണക്കാക്കില്ല. ക്ലെയിമുകൾ ആർബിട്രേഷന് വിധേയമല്ല. മേൽപ്പറഞ്ഞവയാണെങ്കിലും, അപകീർത്തിപ്പെടുത്തൽ, കമ്പ്യൂട്ടർ വഞ്ചന, ദുരുപയോഗ നിയമത്തിന്റെ ലംഘനം, മറ്റ് കക്ഷിയുടെ പേറ്റന്റ്, പകർപ്പവകാശം, വ്യാപാരമുദ്ര അല്ലെങ്കിൽ വ്യാപാര രഹസ്യങ്ങൾ എന്നിവയുടെ ലംഘനമോ ദുരുപയോഗമോ സംബന്ധിച്ച ക്ലെയിമുകൾ ഈ ആർബിട്രേഷൻ കരാറിന് വിധേയമല്ല. മേൽപ്പറഞ്ഞ ആർബിട്രേഷൻ കരാർ കോടതിയിൽ വ്യവഹാരം നടത്താൻ കക്ഷികളെ അനുവദിക്കുന്ന ഏത് സാഹചര്യത്തിലും, അത്തരം ആവശ്യങ്ങൾക്കായി ലൂസിയാന സംസ്ഥാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കോടതികളുടെ വ്യക്തിപരമായ അധികാരപരിധിയിൽ സമർപ്പിക്കാൻ കക്ഷികൾ ഇതിനാൽ സമ്മതിക്കുന്നു. സൈറ്റ് യുഎസ് കയറ്റുമതി നിയന്ത്രണ നിയമങ്ങൾക്ക് വിധേയമായിരിക്കാം കൂടാതെ മറ്റ് രാജ്യങ്ങളിലെ കയറ്റുമതി അല്ലെങ്കിൽ ഇറക്കുമതി നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കാം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കയറ്റുമതി നിയമങ്ങളോ നിയന്ത്രണങ്ങളോ ലംഘിച്ചുകൊണ്ട് കമ്പനിയിൽ നിന്ന് നേടിയ ഏതെങ്കിലും യുഎസ് സാങ്കേതിക ഡാറ്റയോ അല്ലെങ്കിൽ അത്തരം ഡാറ്റ ഉപയോഗിക്കുന്ന ഏതെങ്കിലും ഉൽപ്പന്നങ്ങളോ നേരിട്ടോ അല്ലാതെയോ കയറ്റുമതി ചെയ്യുകയോ വീണ്ടും കയറ്റുമതി ചെയ്യുകയോ കൈമാറുകയോ ചെയ്യില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളൊരു കാലിഫോർണിയ നിവാസിയാണെങ്കിൽ, 400 R Street, Sacramento, CA 95814 എന്ന വിലാസത്തിൽ രേഖാമൂലം ബന്ധപ്പെട്ടുകൊണ്ട് കാലിഫോർണിയ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗത്തിന്റെ പരാതി സഹായ യൂണിറ്റിലേക്ക് പരാതികൾ അറിയിക്കാം. ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ്. നിങ്ങളും കമ്പനിയും തമ്മിലുള്ള ആശയവിനിമയങ്ങൾ ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിക്കുന്നു, നിങ്ങൾ സൈറ്റ് ഉപയോഗിച്ചാലും ഞങ്ങൾക്ക് ഇമെയിലുകൾ അയച്ചാലും, അല്ലെങ്കിൽ കമ്പനി സൈറ്റിൽ അറിയിപ്പുകൾ പോസ്റ്റ് ചെയ്താലും അല്ലെങ്കിൽ ഇമെയിൽ വഴി നിങ്ങളുമായി ആശയവിനിമയം നടത്തിയാലും. കരാർ ആവശ്യങ്ങൾക്കായി, ഒരു ഇലക്ട്രോണിക് രൂപത്തിൽ കമ്പനിയിൽ നിന്ന് ആശയവിനിമയങ്ങൾ സ്വീകരിക്കുന്നതിന് നിങ്ങൾ (എ) സമ്മതം നൽകുന്നു; കൂടാതെ (ബി) കമ്പനി നിങ്ങൾക്ക് നൽകുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും കരാറുകളും അറിയിപ്പുകളും വെളിപ്പെടുത്തലുകളും മറ്റ് ആശയവിനിമയങ്ങളും ഹാർഡ് കോപ്പി റൈറ്റിംഗിലാണെങ്കിൽ അത്തരം ആശയവിനിമയങ്ങൾ നിറവേറ്റുന്ന ഏതെങ്കിലും നിയമപരമായ ബാധ്യത ഇലക്‌ട്രോണിക് രീതിയിൽ നിറവേറ്റുന്നുവെന്ന് സമ്മതിക്കുന്നു. മുഴുവൻ നിബന്ധനകളും. സൈറ്റിന്റെ ഉപയോഗം സംബന്ധിച്ച് നിങ്ങളും ഞങ്ങളും തമ്മിലുള്ള മുഴുവൻ കരാറും ഈ നിബന്ധനകൾ ഉൾക്കൊള്ളുന്നു. ഈ നിബന്ധനകളുടെ ഏതെങ്കിലും അവകാശം അല്ലെങ്കിൽ വ്യവസ്ഥകൾ വിനിയോഗിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഉള്ള ഞങ്ങളുടെ പരാജയം അത്തരം അവകാശത്തിന്റെയോ വ്യവസ്ഥയുടെയോ ഒരു ഇളവായി പ്രവർത്തിക്കില്ല. ഈ നിബന്ധനകളിലെ വിഭാഗ ശീർഷകങ്ങൾ സൗകര്യത്തിന് മാത്രമുള്ളതാണ്, നിയമപരമോ കരാറോ ആയ ഫലങ്ങളൊന്നുമില്ല. "ഉൾപ്പെടെ" എന്ന വാക്കിന്റെ അർത്ഥം "പരിമിതികളില്ലാതെ" എന്നാണ്. ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥകൾ അസാധുവായതോ നടപ്പിലാക്കാൻ കഴിയാത്തതോ ആണെങ്കിൽ, ഈ നിബന്ധനകളിലെ മറ്റ് വ്യവസ്ഥകൾ തടസ്സപ്പെടാത്തതും അസാധുവായതോ നടപ്പിലാക്കാൻ കഴിയാത്തതോ ആയ വ്യവസ്ഥകൾ പരിഷ്കരിച്ചതായി കണക്കാക്കും, അങ്ങനെ അത് സാധുതയുള്ളതും നിയമം അനുവദനീയമായ പരമാവധി നടപ്പിലാക്കാൻ കഴിയുന്നതുമാണ്. കമ്പനിയുമായുള്ള നിങ്ങളുടെ ബന്ധം ഒരു സ്വതന്ത്ര കരാറുകാരനുടേതാണ്, ഒരു കക്ഷിയും മറ്റേയാളുടെ ഏജന്റോ പങ്കാളിയോ അല്ല. ഈ നിബന്ധനകളും ഇവിടെയുള്ള നിങ്ങളുടെ അവകാശങ്ങളും കടമകളും, കമ്പനിയുടെ മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ നിങ്ങൾ നിയുക്തമാക്കുകയോ, ഉപകരാർ നൽകുകയോ, നിയോഗിക്കുകയോ അല്ലെങ്കിൽ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്, കൂടാതെ മേൽപ്പറഞ്ഞവ ലംഘിച്ചുകൊണ്ട് ഏതെങ്കിലും അസൈൻമെന്റ്, ഉപകരാർ, ഡെലിഗേഷൻ അല്ലെങ്കിൽ കൈമാറ്റം എന്നിവ അസാധുവാകും. ശൂന്യം. കമ്പനിക്ക് ഈ നിബന്ധനകൾ സ്വതന്ത്രമായി നൽകാം. ഈ നിബന്ധനകളിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അസൈനികൾക്ക് ബാധകമായിരിക്കും. വ്യാപാരമുദ്ര വിവരം. സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ വ്യാപാരമുദ്രകളും ലോഗോകളും സേവന അടയാളങ്ങളും ഞങ്ങളുടെ സ്വത്തോ മറ്റ് മൂന്നാം കക്ഷികളുടെ സ്വത്തോ ആണ്. ഞങ്ങളുടെ മുൻകൂർ രേഖാമൂലമുള്ള സമ്മതമോ അല്ലെങ്കിൽ മാർക്ക് സ്വന്തമാക്കിയേക്കാവുന്ന അത്തരം മൂന്നാം കക്ഷിയുടെ സമ്മതമോ ഇല്ലാതെ ഈ മാർക്കുകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. ബന്ധപ്പെടാനുള്ള വിവരങ്ങൾ ഈ നയവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾക്ക്, ദയവായി ബന്ധപ്പെടുക legal@exospecial.com ഏതു സമയത്തും.
KOREGCRANES (HENAN KOREGCRANES CO., LTD) ചൈനയിലെ ക്രെയിൻ ജന്മനാടായ (ചൈനയിലെ 2/3 ക്രെയിൻ മാർക്കറ്റിൽ കൂടുതൽ കവർ ചെയ്യുന്നു), ഒരു വിശ്വസ്ത പ്രൊഫഷണൽ വ്യവസായ ക്രെയിൻ നിർമ്മാതാവും മുൻനിര കയറ്റുമതിക്കാരനുമാണ്.ഓവർഹെഡ് ക്രെയിൻ, ഗാൻട്രി ക്രെയിൻ, പോർട്ട് ക്രെയിൻ, ഇലക്ട്രിക് ഹോയിസ്റ്റ് തുടങ്ങിയവയുടെ രൂപകൽപ്പന, നിർമ്മാണം, ഇൻസ്റ്റാളേഷൻ, സേവനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഞങ്ങൾ ISO 9001:2000, ISO 14001:2004, OHSAS 18001:1999, GB/T 190001, 20 T 28001-2001, CE, SGS, GOST, TUV, BV തുടങ്ങിയവ. ലൈറ്റ് ഡെഡ് വെയ്റ്റ് കോംപാക്റ്റ് ഘടന കുറഞ്ഞ ഊർജ്ജ ഉപഭോഗം ഉൽപ്പന്ന ആപ്ലിക്കേഷൻ വിദേശ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഞങ്ങൾ സ്വതന്ത്ര ഗവേഷണവും വികസനവും യൂറോപ്യൻ തരം ഓവർഹെഡ് ക്രെയിൻ, ഗാൻട്രി ക്രെയിൻ;ഇലക്‌ട്രോലൈറ്റിക് അലൂമിനിയം മൾട്ടി പർപ്പസ് ഓവർഹെഡ് ക്രെയിൻ, ഹൈഡ്രോ പവർ സ്റ്റേഷൻ ക്രെയിൻ തുടങ്ങിയവ. കുറഞ്ഞ ഭാരമുള്ള യൂറോപ്യൻ തരം ക്രെയിൻ, ഒതുക്കമുള്ള ഘടന, കുറഞ്ഞ ഊർജ്ജ ഉപഭോഗം തുടങ്ങിയവ. പല പ്രധാന പ്രകടനങ്ങളും വ്യവസായത്തിന്റെ ഉന്നത നിലവാരത്തിലെത്തുന്നു. മെഷിനറി, മെറ്റലർജി, ഖനനം, വൈദ്യുത പവർ, റെയിൽവേ, പെട്രോളിയം, കെമിക്കൽ, ലോജിസ്റ്റിക്സ്, മറ്റ് വ്യവസായങ്ങൾ എന്നിവയിൽ കോറെക്രെയിനുകൾ വ്യാപകമായി ഉപയോഗിക്കുന്നു.ചൈന ഡാറ്റാങ് കോർപ്പറേഷൻ, ചൈന ഗുഡിയൻ കോർപ്പറേഷൻ, SPIC, അലൂമിനിയം കോർപ്പറേഷൻ ഓഫ് ചൈന (ചാൽകോ), CNPC, പവർ ചൈന, ചൈന കൽക്കരി, ത്രീ ഗോർജസ് ഗ്രൂപ്പ്, ചൈന CRRC, സിനോചെം ഇന്റർനാഷണൽ തുടങ്ങിയ നൂറുകണക്കിന് വൻകിട സംരംഭങ്ങൾക്കും ദേശീയ പ്രധാന പദ്ധതികൾക്കുമുള്ള സേവനം. ഞങ്ങളുടെ മാർക്കറ്റുകൾ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, വിയറ്റ്‌നാം, തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, യുഎസ്എ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, കെനിയ, എത്യോപ്യ, നൈജീരിയ, കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ 110-ലധികം രാജ്യങ്ങളിലേക്ക് ഞങ്ങളുടെ ക്രെയിനുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. യുഎഇ, ബഹ്‌റൈൻ, ബ്രസീൽ, ചിലി, അർജന്റീന, പെറു തുടങ്ങിയവയ്ക്ക് അവരിൽ നിന്ന് നല്ല ഫീഡ്‌ബാക്ക് ലഭിച്ചു.പരസ്പരം ചങ്ങാത്തം കൂടുന്നതിൽ വളരെ സന്തോഷമുണ്ട്, ലോകമെമ്പാടും നിന്ന് വന്നവരാണ്, ദീർഘകാല നല്ല സഹകരണം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. KOREGCRANES ന് സ്റ്റീൽ പ്രീ-ട്രീറ്റ്മെന്റ് പ്രൊഡക്ഷൻ ലൈനുകൾ, ഓട്ടോമാറ്റിക് വെൽഡിംഗ് പ്രൊഡക്ഷൻ ലൈനുകൾ, മെഷീനിംഗ് സെന്ററുകൾ, അസംബ്ലി വർക്ക്ഷോപ്പുകൾ, ഇലക്ട്രിക്കൽ വർക്ക്ഷോപ്പുകൾ, ആന്റി-കൊറോഷൻ വർക്ക്ഷോപ്പുകൾ എന്നിവയുണ്ട്.ക്രെയിൻ ഉൽപാദനത്തിന്റെ മുഴുവൻ പ്രക്രിയയും സ്വതന്ത്രമായി പൂർത്തിയാക്കാൻ കഴിയും.
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വന്തം ലേഖകൻ - തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.... മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായി; മകളുടെ വിശേഷങ്ങളുമായി ഭാമ സ്വന്തം ലേഖകൻ - കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായെന്നും ഇത് അവൾക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓർമയാണെന്നും ഭാമ കുറിക്കുന്നു. “മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു.... നന്ദനം എന്ന് പറഞ്ഞാല്‍ അരവിന്ദ് കൂടിയാണ്; അരവിന്ദിന് എന്തുകൊണ്ട് റോളുകള്‍ ലഭിച്ചില്ല? സ്വന്തം ലേഖകൻ - കൊച്ചി: നടൻ അരവിന്ദിനെ അറിയില്ലേ? ഗുരുവായൂരപ്പനെ വിളിക്കുന്ന എല്ലാ മലയാളികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുഖമാണിത്. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. തമിഴിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും ഏറ്റവും ആദ്യം പുറത്തിറങ്ങിയത് നന്ദനമായിരുന്നു.ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിട്ടായിരുന്നു അരവിന്ദ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തതിന് ശേഷമാണ് ക്യമാറയ്ക്ക് മുന്നിൽ... മമ്മൂട്ടിയ്ക്ക് പാര പണിഞ്ഞത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; മമ്മൂട്ടി തിരികെ പണി കൊടുത്ത കഥ ഇങ്ങനെ സ്വന്തം ലേഖകൻ - കൊച്ചി: മമ്മൂട്ടിയ്ക്ക് സിനിമയില്‍ നിന്നും പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തുന്നത് എംഎല്‍എ പുരുഷന്‍ കടലുണ്ടി. . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയ്ക്ക് പണിഞ്ഞപ്പോള്‍ പിന്നീട് മമ്മൂട്ടി അതിനു മധുര പ്രതികാരവും ചെയ്തു സുല്‍ഫത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസം തന്നെ അഭിനയിക്കാന്‍ മമ്മൂട്ടി സെറ്റില്‍ എത്തി. അന്ന് സിനിമയുടെ സെറ്റില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിക്കാതെ വന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സമ്മതിക്കാത്തത് കൊണ്ടായിരുന്നു. ഇത്. ഹരിഹരന്‍ സാറിന്റെ കൈയില്‍... സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ് സ്വന്തം ലേഖകൻ - കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോർജജ് കിത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാൻ പറഞ്ഞുവെന്നും ഡെന്നീസ് ആത്മകഥയിൽ പറയുന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... സെറ്റില്‍ എത്തിയ സുരേഷ് ഗോപി... ആദ്യം തുറന്നു പറഞ്ഞത് വിഷാദ രോഗത്തെക്കുറിച്ച്; പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പ് ഇട്ടത് ജീവനൊടുക്കാൻ തോന്നുന്നതായും; കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ സ്വന്തം ലേഖകൻ - ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു ജയശ്രീയെ മരിച്ച നിലയില്‍ കണ്ടത്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ... ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍ സ്വന്തം ലേഖകൻ - കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. കാര്‍ത്തികദീപം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അമൃത. ഈ സമയത്താണ് വിവാഹം വന്നത്. വര്‍ഷങ്ങളായുള്ള സൌഹൃദമാണ് വിവാഹത്തില്‍ എത്തിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തിന് ഒരു മാറ്റവും ഇല്ലെന്ന് ... ‘ചേച്ചി ഡിവോഴ്‌സ് ആയോ? നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്; എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ? ചുട്ട മറുപടിയുമായി സ്വാതി നിത്യാനന്ദ്‌ സ്വന്തം ലേഖകൻ - കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം. അഭിനയത്തിനൊപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ സ്വാതി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ വിശേഷങ്ങള്‍ സ്വാതി തന്നെയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്. കാര്‍ത്തിക് സൂര്യയ്‌ക്കൊപ്പമായിരുന്നു... മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍ സ്വന്തം ലേഖകൻ - കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ രജിത് കുമാറിനെ പോലെ ഒരാള്‍ ഉണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സ്‌കൂള്‍ ടാസ്‌ക്കിനക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് രജിത്... Latest news മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ... മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായി; മകളുടെ വിശേഷങ്ങളുമായി ഭാമ കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ... നന്ദനം എന്ന് പറഞ്ഞാല്‍ അരവിന്ദ് കൂടിയാണ്; അരവിന്ദിന് എന്തുകൊണ്ട് റോളുകള്‍ ലഭിച്ചില്ല? കൊച്ചി: നടൻ അരവിന്ദിനെ അറിയില്ലേ? ഗുരുവായൂരപ്പനെ വിളിക്കുന്ന എല്ലാ മലയാളികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുഖമാണിത്. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പ്രേക്ഷകരുടെ... മമ്മൂട്ടിയ്ക്ക് പാര പണിഞ്ഞത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; മമ്മൂട്ടി തിരികെ പണി കൊടുത്ത കഥ ഇങ്ങനെ കൊച്ചി: മമ്മൂട്ടിയ്ക്ക് സിനിമയില്‍ നിന്നും പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തുന്നത് എംഎല്‍എ പുരുഷന്‍ കടലുണ്ടി. . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയ്ക്ക് പണിഞ്ഞപ്പോള്‍ പിന്നീട് മമ്മൂട്ടി അതിനു മധുര പ്രതികാരവും ചെയ്തു സുല്‍ഫത്തുമായിട്ടുള്ള വിവാഹം... സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ് കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു... ആദ്യം തുറന്നു പറഞ്ഞത് വിഷാദ രോഗത്തെക്കുറിച്ച്; പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പ് ഇട്ടത് ജീവനൊടുക്കാൻ തോന്നുന്നതായും; കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു... ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍ കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും... ‘ചേച്ചി ഡിവോഴ്‌സ് ആയോ? നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്; എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ? ചുട്ട മറുപടിയുമായി സ്വാതി നിത്യാനന്ദ്‌ കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ... മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍ കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍...
ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ പോകുന്നത് സന്ധിവേദനയെ കുറിച്ചിട്ടാണ്. കാരണം ഒത്തിരി ആളുകൾക്ക് ഉള്ള ബുദ്ധിമുട്ടാണ് ഇത്‌. നമ്മൾ ചില ആളുകളിൽ കാണാറില്ലേ കൈവിരലുകൾ ഇങ്ങനെ മടങ്ങി ഇരിക്കും. പലപ്പോഴും നമ്മൾ ഒരു ഗ്ലാസ് പിടിക്കാൻ നോക്കുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. എന്ത് ചെയ്താലും ഗ്ലാസ്സുകൾ കൈയ്യിൽ നിന്ന് അറിയാതെ തന്നെ പോകും. എഴുന്നേൽക്കാൻ പറ്റുന്നില്ല. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ചില ആളുകളുടെ ചെരുപ്പ് കണ്ടാൽ അറിയാം ഒരു സൈഡ് മുഴുവൻ തേഞ്ഞ പോലെയും മറ്റേ സൈഡ് ശരിക്ക് ഇരിക്കും. ചില ആളുകളുടെ നടത്തത്തിന്റെ സ്റ്റൈല് തന്നെ മാറും. കാരണം നോർമൽ ആയിട്ട് നടക്കുന്നതിനേക്കാൾ കുറച്ച് വേറെ ആയിട്ട് നടക്കുക. ചില ആളുകളുടെ മുട്ടിൽ നല്ല തെയ്മനം ഒക്കെ ആയി കഴിയുമ്പോൾ മുതൽ ഇങ്ങനെ നടന്ന് തുടങ്ങും. നേരെ നടന്നിരുന്ന ആളുകൾ ചെരിഞ്ഞും വളഞ്ഞും ആയിരിക്കും പിന്നീട് നടക്കുന്നത്. കാരണം നമുക്ക് പല രീതിയിലുള്ള സന്ധിവേദനകൾ വരാറുണ്ട്. അതിൽ ഓർത്തോ ആർത്രൈറ്റിസ് എന്ന് പറയുന്ന വലിയ ജോയിൻറ്കൾക്ക് മാത്രം വരുന്ന ബുദ്ധിമുട്ടുകൾ വരാറുണ്ട്. ചെറിയ ജോയിൻറ് കൂടി വരുന്ന ബുദ്ധിമുട്ടുകൾ വരാറുണ്ട്. എപ്പോഴും പറയുന്നത് ചെറിയ വിരലുകൾക്ക് നല്ല വേദനയാണ് എന്നൊക്കെ പറയാറുണ്ട്. അപ്പോൾ ഇങ്ങനത്തെ കണ്ടീഷനുകളാണ് കോമൺ ആയിട്ട് വരുന്നത്. പക്ഷേ ഇത് മാത്രമല്ല നമുക്ക് ആർത്രൈറ്റിസ് കണ്ടീഷൻ ഒട്ടും ഇല്ലെങ്കിലും നമുക്ക് സന്ധിവേദനകൾ വരാറുണ്ട്. അപ്പോൾ ആ സമയങ്ങളിൽ നമുക്ക് യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കിയാൽ അന്നേരം നമുക്ക് മനസ്സിലാകും പല സമയങ്ങളിലും നമുക്ക് ആർത്രൈറ്റിസ് ഇല്ല. അതായത് യൂറിക്കാസിഡ് ചെക്ക് ചെയ്താൽ അതുമില്ല. ഒരു കുഴപ്പവുമില്ല. എന്തുകൊണ്ടാണ് പിന്നെ സന്ധി വേദന വരുന്നത്? കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
കൊറിയയിലെ ആദ്യ വൈദികനായ ഫാ. ആൻഡ്രൂ കിമ്മിന്റെ കൂടെ പല സുവിശേഷ യാത്രകളിലും സഹായിയായി ഇം ചിബിക്ക് ജോസഫിന്റെ മകൻ കൂടെ പോയിരുന്നു. 1846 ജൂൺ അഞ്ചാം തിയതി ഹ്വാംഗ്വേ പ്രൊവിൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഫാ. ആൻഡ്രൂ കിമ്മിനെയും ജോസഫിന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. മകനെ മോചിപ്പിക്കണമെന്ന അപേക്ഷയുമായി ഹ്വാംഗ്വേ ഗവർണറെ ചെന്ന് കണ്ട ജോസഫിനെയും ഗവർണർ ജയിലിലടയ്ക്കുകയാണ് ചെയ്തത്. 1803-ൽ സീയൂളിനടുത്തുള്ള ചെറു ഗ്രാമത്തിലാണ് ഇം ചിബിക്ക് ജോസഫിന്റെ ജനനം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നില്ലെങ്കിലും സ്‌നേഹത്തിലും കാരുണ്യത്തിന്റെ പ്രവൃത്തികളിലും തൽപരനായിരുന്ന ജോസഫ് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടും പ്രത്യേക മമത പുലർത്തിയിരുന്നു. എങ്കിലും എന്തുകൊണ്ടോ, കത്തോലിക്ക വിശ്വാസിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടും, ജോസഫ് മാമ്മോദീസ മുങ്ങിയിരുന്നില്ല. വഴിത്തിരിവ് ജയിലിലായ സമയത്ത് ഫാ. ആൻഡ്രൂ കിമ്മുമായി നടത്തിയ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഫാ. കിമ്മിന്റെ കുലീനമായ വ്യക്തിത്വവും ആഴമായ വിശ്വാസവും അദ്ദേഹത്തെ സ്വാധീനിച്ചു. ജയിലിൽ കഴിയാനുള്ള കൃപ ലഭിച്ചതിന് ദൈവത്തിന് പ്രത്യേകമായി നന്ദി പറയുവാൻ ഫാ. കിം അദ്ദേഹത്തെ ഉദ്‌ബോധിപ്പിച്ചു. ജയിലിൽ വച്ച് അദ്ദേഹം ഫാ. കിമ്മിൽനിന്ന് മാമ്മോദീസ സ്വീകരിച്ചു. ഫാ. കിമ്മാണ് ജോസഫ് എന്ന പേരും അദ്ദേഹത്തിന് നൽകിയത്. ജോസഫ് ജയിലിൽ വച്ച് ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്നറിഞ്ഞ് ക്രൈസ്തവവിശ്വാസികളെ തിരഞ്ഞുപിടിച്ച് ജയിലിലടച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന വാർത്ത കേട്ടപ്പോൾ ജോസഫ് വളരെയധികം സന്തോഷിച്ചു. താൻ ആദ്യം സ്വർഗത്തിലെത്തുമെന്നും മറ്റുള്ളവർ വരുമ്പോഴേയ്ക്കും അവരെ സ്വീകരിക്കാൻ താനുണ്ടാകുമെന്നുമാണ് അതേക്കുറിച്ച് ജോസഫ് സഹതടവുകാരോട് പ്രതികരിച്ചത്. ഒരിക്കൽ അദ്ദേഹത്തെ ചോദ്യം ചെയ്ത പോലീസുദ്യോഗസ്ഥനോട് പത്ത് കൽപ്പനകൾ തെറ്റുകൂടാതെ പറയാൻ ജോസഫിന് സാധിച്ചില്ല. ഇതിനെക്കുറിച്ച് കളിയാക്കിയ ഉദ്യോഗസ്ഥനോട് ‘പഠിപ്പില്ലാത്ത മക്കൾക്കും അവരുടെ പിതാവിനോട് വിശ്വസ്തനായിരിക്കുവാൻ സാധിക്കും’ എന്നാണ് ജോസഫ് പ്രതികരിച്ചത്. മറ്റൊരിക്കൽ പോലീസധികാരികൾ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കിയപ്പോൾ അദ്ദേഹം വാവിട്ട് നിലവിളിക്കാൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ നിലവിളി വിശ്വാസം തള്ളിപ്പറയുന്നതിന്റെ അടയാളമായി എടുക്കുന്നു എന്ന് പോലീസ് അധികാരി പറഞ്ഞതോടെ അദ്ദേഹം നിലവിളി അവസാനിപ്പിച്ചു. പിന്നീട് അവർ എന്തൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ വായിൽ നിന്ന് യാതൊരു ശബ്ദവും പുറത്തു വന്നില്ല. ജയിലിൽ വച്ച് മാത്രം ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്ന ഒരു വ്യക്തി ഇത്രയധികം പീഡനങ്ങൾ വിശ്വാസത്തെ പ്രതി സഹിച്ചത് ഒരു അത്ഭുതം തന്നെയായിരുന്നു. 43-ാമത്തെ വയസിൽ അദ്ദേഹത്തെ പോലീസ് അധികാരികൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കൊറിയൻ രക്തസാക്ഷികളെക്കുറിച്ച് നടത്തിയ പഠനത്തിന് ശേഷം വത്തിക്കാൻ വ്യക്തമാക്കി. 1984-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
തിരക്കുപിടിച്ച ജീവിതപാച്ചിലില്‍ പലപ്പോഴും വെറുതെയിരിക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. ഒരു ആവേശത്തിന് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ പോലും സമയം കിട്ടാത്തവരും ഉണ്ടാകും. അങ്ങനെയുള്ളവര്‍ പലപ്പോഴും ചെടികള്‍ നനയ്ക്കാന്‍ സമയം കണ്ടെത്തുന്നത് രാത്രിയായിരിക്കും. ചെടി പരിപാലനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നന തന്നെയാണ്. എന്നാല്‍ എല്ലാ ചെടികള്‍ക്കും ഒരു പോലെയല്ല വെള്ളത്തിന്റെ അളവ് വേണ്ടിവരുന്നത്. ചില ചെടികള്‍ക്ക് വെള്ളം കൂടുതലായാലും നാശം സംഭവിക്കും. മറ്റു ചില ചെടികള്‍ക്ക് രണ്ടു തവണയെങ്കിലും നനയ്‌ക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ നമ്മുടെ സൗകര്യം നോക്കി നനയ്ക്കുന്നത് അഭികാമ്യവുമല്ല. എന്നാല്‍ രാത്രി നനയ്ക്കുന്നത് കൊണ്ട് ചെടികള്‍ക്ക് പ്രശ്‌നമുണ്ടോ? രാത്രി നനയ്ക്കുന്നത് ചെടികള്‍ക്ക് ഗുരുതരമായ ദോഷം ചെയ്യും. കാരണം പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം ലഭിക്കുകയും ബാക്കി ജലം വെയിലേറ്റ് പോകുകയും ചെയ്യും. എന്നാല്‍ രാത്രിയിലെ സാഹചര്യം അങ്ങനെയല്ല. ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ചെടികളില്‍, പ്രത്യേകിച്ച് ഇലകളില്‍ തങ്ങി നില്‍ക്കും. ഇത് ഇലകളില്‍ ഫംഗസുണ്ടാകാനുള്ള സാഹചര്യമൊരുക്കും. നനഞ്ഞ ഇലകളും ഈര്‍പ്പമുള്ള കാലാവസ്ഥയും ഫംഗസിന് അനുയോജ്യമായ സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ട് തന്നെ വൈകി ചെടി നനയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെയോ അല്ലെങ്കില്‍ വൈകുന്നേരമോ ആണ് ചെടികള്‍ നനയ്ക്കാന്‍ അനുയോജ്യമായ സമയം. രാവിലെ തണുത്തിരിക്കുന്ന കാലാവസ്ഥയില്‍ വെള്ളം പെട്ടെന്ന് തന്നെ മണ്ണിലേക്കിറങ്ങാനും വേരുകളിലേക്ക് എത്താനും സഹായിക്കും. നനയ്ക്കുമ്പോള്‍ ഒരുപാട് വെള്ളം ബാഷ്പീകരിച്ച് പോകാനുള്ള സാധ്യത ഈ സമയത്ത് കുറവാണ്. അതുമാത്രമല്ല, രാവിലെ നനയ്ക്കുമ്പോള്‍ ചെടികളില്‍ ദിവസം മുഴുവന്‍ വെള്ളം നിലനില്‍ക്കാനും സഹായിക്കും. വെയിലിന്റെ കാഠിന്യത്തെ പ്രതിരോധിക്കാനും ഇത് ചെടികളെ സഹായിക്കും. ഇനി അഥവാ രാവിലത്തെ തിരക്കില്‍ നനയ്ക്കാന്‍ കഴിയാത്തവരാണെങ്കില്‍ വൈകീട്ടൊരു സമയം കണ്ടെത്തുക. വെയില്‍ പോയ ശേഷം നനയ്ക്കുന്നതാണ് ഉത്തമം. സമയം തീരെ കുറവുള്ളവര്‍ ഡ്രിപ്പ്, അല്ലെങ്കില്‍ സോക്കര്‍ ഇറിഗേഷന്‍ സംവിധാനങ്ങളൊരുക്കുന്നതാകും ഉത്തമം. ഇത് നനയുടെ കാര്യം എളുപ്പമാക്കാന്‍ സഹായിക്കും.
When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address (also called a hash) may be provided to the Gravatar service to see if you are using it. The Gravatar service privacy policy is available here: https://automattic.com/privacy/. After approval of your comment, your profile picture is visible to the public in the context of your comment. Media If you upload images to the website, you should avoid uploading images with embedded location data (EXIF GPS) included. Visitors to the website can download and extract any location data from images on the website. Contact forms Cookies If you leave a comment on our site you may opt-in to saving your name, email address and website in cookies. These are for your convenience so that you do not have to fill in your details again when you leave another comment. These cookies will last for one year. If you have an account and you log in to this site, we will set a temporary cookie to determine if your browser accepts cookies. This cookie contains no personal data and is discarded when you close your browser. When you log in, we will also set up several cookies to save your login information and your screen display choices. Login cookies last for two days, and screen options cookies last for a year. If you select “Remember Me”, your login will persist for two weeks. If you log out of your account, the login cookies will be removed. If you edit or publish an article, an additional cookie will be saved in your browser. This cookie includes no personal data and simply indicates the post ID of the article you just edited. It expires after 1 day. Embedded content from other websites Articles on this site may include embedded content (e.g. videos, images, articles, etc.). Embedded content from other websites behaves in the exact same way as if the visitor has visited the other website. These websites may collect data about you, use cookies, embed additional third-party tracking, and monitor your interaction with that embedded content, including tracking your interaction with the embedded content if you have an account and are logged in to that website. Analytics Who we share your data with How long we retain your data If you leave a comment, the comment and its metadata are retained indefinitely. This is so we can recognize and approve any follow-up comments automatically instead of holding them in a moderation queue. For users that register on our website (if any), we also store the personal information they provide in their user profile. All users can see, edit, or delete their personal information at any time (except they cannot change their username). Website administrators can also see and edit that information. What rights you have over your data If you have an account on this site, or have left comments, you can request to receive an exported file of the personal data we hold about you, including any data you have provided to us. You can also request that we erase any personal data we hold about you. This does not include any data we are obliged to keep for administrative, legal, or security purposes. Where we send your data Visitor comments may be checked through an automated spam detection service. Your contact information Additional information How we protect your data What data breach procedures we have in place What third parties we receive data from What automated decision making and/or profiling we do with user data Industry regulatory disclosure requirements Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
കൊടുങ്ങല്ലൂർ :സ്വന്തം ശരീരത്തിൽ സുഹൃത്തിന്റെ പേര് പച്ച കുത്തി. ഒടുവിൽ അതേ സുഹൃത്തു തന്നെ രാജേഷിന്റെ ജീവനെടുത്തു. ശ്രീനാരായണപുരം പൊരി ബസാറിൽ കൊല്ലപ്പെട്ട രാജേഷും കേസിലെ പ്രതി അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. തൊഴിൽ സംബന്ധമായി അടുത്ത ഇവർ ഏറെക്കാലമായി ഒരുമിച്ചാണ്. പൊരി ബസാറിലെ വാടക വീട്ടിൽ തന്നെ 3 വർഷം ഒരുമിച്ചു താമസിച്ചു. രണ്ടു പേരും സ്വന്തം വീടുകളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഇന്നലെ പൊരി ബസാറിലെ വാടക വീട്ടിൽ അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രാജേഷിന്റെ മക്കൾ അച്ഛന്റെ സുഹൃത്തിനെ നിറകണ്ണുകളോടെ നോക്കി നിന്നു. രാജേഷിനു മർദനമേറ്റ തിങ്കളാഴ്ച വൈകിട്ട് രണ്ടു മക്കളും അച്ഛനെ കാണാൻ എത്തിയിരുന്നു. പാതി അബോധാവസ്ഥയിലായ രാജേഷ് മക്കളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്ന രാജേഷ് മക്കളോട് സംസാരിച്ചു. മദ്യപിച്ച് അവശ നിലയിലായതിനാൽ മക്കളിരുവരും പിറ്റേന്നു വരാമെന്നു പറഞ്ഞു മടങ്ങുകയായിരുന്നു. രാജേഷിനെ (44) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മേത്തല കാരയിൽ അരുണിന്റെ (35) അറസ്റ്റ് രേഖപ്പെടുത്തി. പെട്രോൾ പമ്പിനു പടിഞ്ഞാറു വാടക വീട്ടിൽ ചൊവ്വ പുലർച്ചെയാണ് രാജേഷിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്നു സൂചന ലഭിച്ചതിനാൽ കൂടെ താമസിച്ചിരുന്ന അരുൺ നിരീക്ഷണത്തിലായിരുന്നു. നട്ടെല്ലൊടിഞ്ഞ് ആന്തരിക രക്തസ്രാവം സംഭവിച്ച രാജേഷ് വീടിന്റെ ഹാളിനുള്ളിൽ കിടന്നാണ് മരിച്ചത്. അരുണിനെ ഇന്നലെ പൊരി ബസാറിലെത്തിച്ചു തെളിവെടുത്തു.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
മാനവിക വിഷയങ്ങളിലെ ഗവേഷണമേഖലയില്‍ ഇന്ന് ലോകതലത്തില്‍ സവിശേഷമായും കേരളീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഒട്ടേറെ മുസ്‌ലിം സ്‌കോളര്‍മാര്‍ വിവിധ സര്‍വകലാശാലകളില്‍ ഗവേഷകരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഉന്നതപഠനത്തിന്റെ പ്രധാന തലമായി അക്കാദമിക ഗവേഷണങ്ങള്‍ മാറിയിരിക്കുന്നു. ഗവേഷണത്തിന് ലോകമൊന്നടങ്കം നല്‍കിക്കൊണ്ടിരിക്കുന്ന ബിരുദനാമം 'പി.എച്ച്.ഡി' ആണല്ലോ. 'ഡോക്ടര്‍ ഓഫ് ഫിലോസഫി' എന്ന അതിന്റെ മുഴുവന്‍പേരില്‍ അടങ്ങിയിരിക്കുന്ന 'തത്ത്വശാസ്ത്രം' തന്നെ ആ ബിരുദത്തില്‍ പ്രക്ഷേപിക്കുന്ന ഉള്ളടക്കത്തിലേക്ക് സൂചനനല്‍കുന്നുണ്ട്. ഗവേഷണത്തിന്റെ തത്ത്വജ്ഞാനം നിര്‍ണയിക്കുന്നത് അതിന്റെ രീതിശാസ്ത്രമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏതൊരു ഗവേഷണ രീതിശാസ്ത്രത്തിനും കണിശമായ ഒരു ഫിലോസഫിയുടെ അടിത്തറയുണ്ടാകും. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കെല്ലാം ഗവേഷണത്തിന് തങ്ങളുടേതായ രീതിശാസ്ത്രമുണ്ട്. ഇസ്‌ലാമിനും ഉണ്ട്. എന്നാല്‍ ഇസ്‌ലാമിക ജ്ഞാനനിര്‍ധാരണ രീതിശാസ്ത്രം ഇസ്‌ലാമികമായ അറിവുകള്‍ സ്വരൂപിക്കാന്‍ മാത്രമേ ഉപയുക്തമാവൂ എന്നതാണ് വാസ്തവം. മറുവശത്ത്, മാര്‍ക്‌സിസ്റ്റ് വിശകലന രീതിയുപയോഗിച്ച് ഇസ്‌ലാമിനെയും ഉത്തരാധുനിക ഗവേഷണരീതിശാസ്ത്രമുപയോഗിച്ച് മാര്‍ക്‌സിസത്തെയും വിശകലനംചെയ്യാന്‍ സാധിക്കും. ഇങ്ങനെ ഏതൊരു ജ്ഞാനത്തെയും വിശകലനം ചെയ്യാവുന്ന ഒരു ഇസ്‌ലാമിക ഗവേഷണ രീതിശാസ്ത്രം രൂപീകരിച്ചെടുക്കുക എന്നതാണ് പുതിയ വെല്ലുവിളി. അതിലേക്കുള്ള ചില നിരീക്ഷണങ്ങളാണ് ഈ ലേഖനം. മാനവിക-ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണപദ്ധതികള്‍ തികച്ചും വിഭിന്നമാകയാല്‍ ഈ ലേഖനത്തില്‍ മാനവിക ഗവേഷണങ്ങളുടെ ഇസ്‌ലാമിക പദ്ധതിയെയാണ് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. സൈദ്ധാന്തിക സാധൂകരണം ലഭ്യമായ അറിവുകളില്‍നിന്ന് പുതിയ അറിവിന്റെ നിര്‍മാണമാണ് ഗവേഷണം എന്ന് ഡോ. എഫ്.ആര്‍ ഫരീദി നിര്‍വചിക്കുന്നു (Research Methodology in Islamic Perspective, Editor: Mohammed Muqim). ഈ നിര്‍വചനം സാധുവാണെങ്കില്‍ ഗവേഷണത്തിനുള്ള ഇസ്‌ലാമിക വഴി നിശ്ചയിക്കുന്നതിനുമുമ്പ് അറിവ് എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്റെ ഇസ്‌ലാമിക ഉത്തരംകൂടി തേടേണ്ടിവരും. അറിവുകളുടെ ഇസ്‌ലാമീകരണം എന്ന വിചാരം പതിറ്റാണ്ടുകളായി വൈജ്ഞാനിക ലോകത്ത് മുഴങ്ങിനില്‍ക്കുന്നതാകയാലും ഒട്ടനവധി അഭിപ്രായധാരകള്‍ ആ വിഷയത്തിലുള്ളതിനാലും ഈ സന്ദര്‍ഭത്തില്‍ ആ ചര്‍ച്ചയിലേക്ക് കടക്കുന്നത് ഉചിതമാവുകയില്ല. എങ്കിലും ഇസ്‌ലാം അറിവിനെക്കുറിച്ച് എന്ത് മനസ്സിലാക്കുന്നു എന്നതറിയാതെ അറിവുല്‍പാദിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്നതും അബദ്ധംതന്നെ. അറിവുതന്നെ മനുഷ്യന് ഉല്പാദിപ്പിക്കാനാകുമോ എന്ന ആലോചനയും ഇസ്‌ലാമിക ചിന്താലോകത്ത് ഉണ്ടെന്നിരിക്കെ, ഗവേഷണം എന്നതിന് മറ്റൊരു നിര്‍വചനം പോലും ഇസ്‌ലാമികദൃഷ്ട്യാ സാധ്യമാകേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ 'ഗോവി'നെ -നഷ്ടപ്പെട്ട പശുവിനെ- തേടല്‍ തന്നെയാണ് ഗവേഷണം. നഷ്ടപ്പെട്ടതിനെ കണ്ടെത്തലും പുതിയത് ആവിഷ്‌കരിക്കലും രണ്ടാണല്ലോ. ഗവേഷണം ചെല്ലേണ്ട വഴിയാണ്, 'ഗവേഷണ രീതിശാസ്ത്രം' എന്ന് വിവര്‍ത്തനം ചെയ്യാവുന്ന റിസര്‍ച്ച് മെഥഡോളജി. റിസേര്‍ച്ചറുടെ പരികല്‍പന (Hypothesis) എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാനുള്ള യുക്തിസഹമായ വഴിയാണത്. അതിനാല്‍ ഗവേഷണ പദ്ധതിയെക്കുറിച്ച് പറയുമ്പോഴൊക്കെയും കാര്യകാരണബന്ധങ്ങളില്‍ അധിഷ്ഠിതമായ റീസണിംഗിനെക്കുറിച്ചും പറയേണ്ടിവരുന്നു. കുറ്റകൃത്യം തെളിയിക്കുന്നതുപോലെയുള്ള ആധികാരികതയും യുക്തിഭദ്രതയും റിസര്‍ച്ച് മെഥഡോളജിയിലും ആരോപിക്കപ്പെടുന്നുണ്ട് എന്നര്‍ഥം. ചുരുക്കത്തില്‍, തികച്ചും പ്രത്യയശാസ്ത്രാധിഷ്ഠിതവും യുക്തിഭദ്രവുമായ വിശകലനരീതിശാസ്ത്രം എന്നതാണ് ഗവേഷണപദ്ധതിക്ക് നല്കാവുന്ന നിര്‍വചനം. മറ്റൊരു കോണില്‍നിന്ന് നോക്കിയാല്‍ പ്രത്യയശാസ്ത്രം, യുക്തി എന്നീ വാക്കുകള്‍ തീര്‍ത്തും നിരപേക്ഷമല്ല. മതവിരുദ്ധമായ ഒരര്‍ഥതലം അവയ്ക്കുണ്ട്. അപ്പോള്‍, 'അക്കാദമിക ഗവേഷണരീതിശാസ്ത്രം' എന്ന പ്രമേയംതന്നെ പാരമ്പര്യ ഇസ്‌ലാമിക മൂല്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് എന്നു വരും. അതിനെ അസന്ദര്‍ഭസന്ദേഹമായി തള്ളിക്കളഞ്ഞാല്‍ പോലും ആശയപരവും പ്രായോഗികവുമായ ഇത്രയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ വിഷയം ചര്‍ച്ചക്കു തയാറാകുന്നത് എന്നത് യാഥാര്‍ഥ്യമാണ്. പൂര്‍വ പഠനങ്ങള്‍ മാനവിക-ശാസ്ത്രീയ വിജ്ഞാനീയങ്ങളില്‍ (ഈ വിഭജനം കൃത്യമല്ലെങ്കില്‍ പോലും) മെഥഡോളജി എങ്ങനെ ഇസ്‌ലാമീകരിക്കാം എന്ന ചര്‍ച്ച ഇസ്‌ലാമിക ചിന്താലോകത്ത് പുതിയതല്ല. Research Methodology in Islamic Perspective എന്ന പുസ്തകം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഈ വിഷയകമായി നടന്ന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ്. 1991ല്‍ സര്‍വകലാശാല ഫിലോസഫി വകുപ്പും ഇസ്‌ലാമിക് ഒബ്ജക്ടീവ് സ്റ്റഡീസും ചേര്‍ന്നു സംഘടിപ്പിച്ചതായിരുന്നു സെമിനാര്‍. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. എം.എന്‍ സിദ്ദീഖി, ഡോ. എഫ്.ആര്‍ ഫരീദി, ഡോ. ഇര്‍ഫാന്‍ അഹ്മദ് തുടങ്ങി പ്രമുഖര്‍ അണിനിരക്കുന്നുണ്ട് ആ ഗ്രന്ഥത്തില്‍. സാമൂഹിക വിജ്ഞാനീയങ്ങളിലെ ഗവേഷണത്തിനുള്ള ഇസ്‌ലാമിക വഴികളെക്കുറിച്ചുമാത്രമേ ആ പുസ്തകം ചര്‍ച്ചചെയ്യുന്നുള്ളൂ എങ്കില്‍കൂടി ഇന്ത്യയില്‍ നിന്നുണ്ടായ ശക്തമായൊരു ചുവടുവെപ്പാണ് ആ പ്രബന്ധസമാഹാരം. മാത്രമല്ല, പുസ്തകത്തിലെ പകുതിയോളം ലേഖകരും 'വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമീകരണം' എന്ന പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നുമില്ല. രണ്ടും രണ്ട് ചിന്തകളും ഒരേ ആശങ്കയുടെ ഫലങ്ങളുമാണല്ലോ. ഉത്തരാധുനിക വൈജ്ഞാനിക ലോകത്തുണ്ടായ പുതിയ ഡിസിപ്ലിനുകളെ പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന് മറികടക്കാനാവാത്ത പോരായ്മയുമാണ്. കാരണം അത്രയും പഴയതാണല്ലോ ആ സെമിനാര്‍. പക്ഷേ, അതുണ്ടായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും അത്തരത്തിലൊരാലോചന അത്രയും സമഗ്രമായി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്, ചില അനുരണനങ്ങളല്ലാതെ. വിഷയനിര്‍ദ്ധാരണം ഇസ്‌ലാമികമായ ഒരു മാര്‍ഗരേഖ മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങള്‍ക്ക് അവതരിപ്പിക്കുന്ന ചിന്തകള്‍ പ്രധാനമായും നാലുകാര്യങ്ങളിലാണ് ഊന്നുന്നത്/ ഊന്നേണ്ടത്. 1. ഗവേഷണം എന്ന വൈജ്ഞാനിക കര്‍മത്തിന്റെ ഇസ്‌ലാമിക മാനം അന്വേഷിക്കുക. വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തിലുണ്ടായ ചിന്തകളുടെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. മാത്രമല്ല ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്ക് തികച്ചും മികവുറ്റ ഒരു ജ്ഞാനനിര്‍ദ്ധാരണപദ്ധതി(epistemology)യുണ്ട്. നൂറ്റാണ്ടുകളായി ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, താരീഖ് തുടങ്ങിയ ഇസ്‌ലാമികഗവേഷണരംഗങ്ങളില്‍ അത് ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. ആ ഗവേഷണപദ്ധതിയെ പൊതു അക്കാദമിക ഗവേഷണത്തിലേക്ക് എറിഞ്ഞുപിടിപ്പിക്കാനാവില്ല. ഇസ്‌ലാമികമായ ഗവേഷണപദ്ധതി എന്നു കേള്‍ക്കുമ്പോഴേക്ക് ഉലൂമുല്‍ ഖുര്‍ആന്റെയും ഉലൂമുല്‍ ഹദീസിന്റെയും നിര്‍ദ്ധാരണ വ്യവസ്ഥകളെടുത്ത് പെരുമാറുന്ന അബദ്ധശ്രമങ്ങളുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. 2. നിലവിലുള്ള ഗവേഷണപദ്ധതികളെ ഇസ്‌ലാമിക മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും വിമര്‍ശവിധേയമാക്കുകയും ചെയ്യുക. ഗവേഷണത്തിലെത്തന്നെ പ്രധാനപ്പെട്ട ഒരു മേഖല ഇതാണ്. പുതിയ അറിവ് പഴയ അറിവുകളെ തിരുത്തിക്കൊണ്ടാണ് ഉണ്ടാകുന്നത്. ഒരു അറിവ് തിരുത്തലിന് സജ്ജമാണോ എന്നും അതിനുള്ള വഴി എന്താണ് എന്നും മനസ്സിലാക്കുക ഇസ്‌ലാമിക ഗവേഷണരീതിശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ടാര്‍ഗെറ്റാണ്. 3. അങ്ങനെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കുക. ഇത് ഗവേഷകരുടെയോ ഭൗതിക വിജ്ഞാന മേഖലകളുടെയോ മാത്രം ആവശ്യമല്ല, മുസ്‌ലിം സമുദായത്തിന്റെ പൊതു ആവശ്യമാണ്. ഒരര്‍ഥത്തില്‍ അത് പരിഹരിക്കുക എന്നത് 'ഫര്‍ദ് കിഫായ' (സാമൂഹികാനുഷ്ഠാന ബാധ്യത)യായാണ് മനസ്സിലാക്കേണ്ടത്. 4. മാനവിക വിഷയങ്ങളിലെ നിലവിലുള്ള അംഗീകൃത ഗവേഷണ രീതിശാസ്ത്രവുമായി ഇസ്‌ലാമിക ഗവേഷണ രീതിശാസ്ത്രത്തെ ബന്ധിപ്പിക്കുക. പൂര്‍ണമായ ഒരു ഗവേഷണപദ്ധതിക്കു പകരം നിലനില്‍ക്കുന്ന ഗവേഷണപദ്ധതികളുടെ വിവിധ അടരുകളെ ഇസ്‌ലാമികമായി ശുദ്ധീകരിക്കുക എന്ന ലക്ഷ്യമാണ് പ്രധാനം. ആധുനികാനന്തര ഗവേഷണ സംസ്‌കാരം സമാന്തരമായ സകല വഴികളെയും നിരാകരിച്ചുകൊണ്ട് ഏകശിലാത്മകമായ അറിവിനെ സ്ഥാപിക്കുകയായിരുന്നു ജ്ഞാനോദയ കാലത്തെ ആധുനികത. അതുമാത്രമല്ല മതാധിഷ്ഠിതമായ ധാരണകളെ മുഴുവന്‍ അത് ജ്ഞാനമണ്ഡലത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മനുഷ്യനെ അറിവിന്റെ കേന്ദ്രമാക്കിയ ആധുനികതയോട് ദൈവകേന്ദ്രിതമായ അറിവുകള്‍ ഏറ്റുമുട്ടേണ്ടിവരിക സ്വാഭാവികം. ഗവേഷണത്തിനുള്ള ഇസ്‌ലാമിക രീതിശാസ്ത്രം അന്വേഷിച്ച ആദ്യകാല ഗവേഷണങ്ങളെല്ലാം ആധുനിക വൈജ്ഞാനീയങ്ങളുമായാണ് അതിനെ താരതമ്യപ്പെടുത്തിയത്. ആധുനികതയുടെ മതവിരുദ്ധ ധാരണകള്‍ക്ക് ബദലായി ഇസ്‌ലാമിക ജ്ഞാനാര്‍ജനത്തെ പകരം വെക്കാനാണ് അവര്‍ ശ്രമിച്ചത്. ഇന്നത്തെ ഉത്തരാധുനിക വൈജ്ഞാനിക മണ്ഡലത്തിലേക്ക് അതേ ഉപകരണങ്ങള്‍ കൈയിലെടുത്ത് പ്രവേശിക്കുന്നത് വലിയൊരു പോരായ്മതന്നെയാണ്. കാരണം ആധുനികതയ്ക്കു വിരുദ്ധമായി ഉത്തരാധുനികതയുടെ സവിശേഷമായ ജ്ഞാനമണ്ഡലം ഗവേഷണ പദ്ധതികളിലെ ഇസ്‌ലാമിക വഴിക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) അതിന്റേതായ ഇടം അനുവദിക്കുന്നുണ്ട്. പല വഴികളെയും പല അറിവുകളെയും അറിവിന്റെ വിവിധ പ്രക്ഷേപണരീതികളായി അംഗീകരിക്കാന്‍ ഉത്തരാധുനികതക്ക് കഴിയുന്നു. അതിനാല്‍, ബദല്‍ എന്ന നിലയിലല്ല, സമാന്തരമായ മറ്റൊരു പ്രവര്‍ത്തനരീതി എന്ന നിലയില്‍ത്തന്നെ ഇസ്‌ലാമികമായ ജ്ഞാനരീതികളെ അവതരിപ്പിക്കേണ്ടതുണ്ട്. അറിവിനെ ശാസ്ത്രമെന്നും മാനവികമെന്നും വേര്‍തിരിച്ചതും പുനഃപരിശോധിക്കപ്പെടണം. ആധുനികത മതത്തെ എന്നപോലെ മതം ആധുനികതയെയും ഒരര്‍ഥത്തില്‍ മാറ്റിനിറുത്തിയിട്ടുണ്ട്. ആധുനികതയുടെ പ്രധാന അടിത്തറയായ കേവലയുക്തിയുടെ ശാസ്ത്രവിചാരങ്ങളെക്കാള്‍ അതിന്റെ മാനവികവിചാരങ്ങള്‍ക്ക് മതവുമായി കൂടുതല്‍ അടുപ്പമുണ്ടെന്ന തെറ്റിദ്ധാരണയായിരുന്നു അത്. ആധുനിക ജ്ഞാനപരിസരങ്ങളെ വിലയിരുത്തിയ ഇസ്‌ലാമിക ചിന്താലോകം പൊതു ആധുനിക ശാസ്ത്രത്തെ മതവിരുദ്ധവും മാനവികജ്ഞാന(humanities)ങ്ങളെ കുറേക്കൂടി മനുഷ്യപ്പറ്റുള്ളതുമായാണ് കണ്ടത്. യഥാര്‍ഥത്തില്‍ ശാസ്ത്രം എത്ര ദൈവനിഷേധത്തിലധിഷ്ഠിതമാണോ അത്രയും മതനിഷേധത്തിലധിഷ്ഠിതമായിരുന്നു പടിഞ്ഞാറുനിന്ന് ഉദയംകൊണ്ട മാനവിക വിഷയങ്ങളും. പരിണാമസിദ്ധാന്തത്തിന്റെയും മനുഷ്യകേന്ദ്രവാദത്തിന്റെയും (anthropocentric) അടിത്തറയില്‍ പടുക്കപ്പെട്ടതായിരുന്നു അവ. ആ അര്‍ഥത്തിലാണ് അവ 'മാനവികത' (humanism) എന്ന് വിളിക്കപ്പെട്ടത്. മനുഷ്യത്വം എന്ന് നാം വ്യവഹരിക്കുന്ന സദ്ഗുണങ്ങളുമായി 'ഹ്യൂമനിസം' എന്ന പ്രത്യയശാസ്ത്രത്തിന് ബന്ധമില്ലതന്നെ. യൂറോപ്പില്‍നിന്നുണ്ടായ ഭാഷാശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, ചരിത്രം തുടങ്ങി എല്ലാ മാനവിക വിഷയങ്ങളും ശാസ്ത്രത്തെപ്പോലെത്തന്നെ ദൈവനിഷേധത്തെ സ്ഥാപിക്കുന്ന ഗവേഷണഫലങ്ങളില്‍ അഭിരമിക്കുകയാണ് ഇന്നോളം ചെയ്തത്. എന്നാല്‍ ശാസ്ത്രത്തെപ്പോലെ തീവ്രാനുഭവം നല്കുന്ന മനുഷ്യവിരുദ്ധ ഫലങ്ങള്‍ അവ ഉല്‍പാദിപ്പിച്ചില്ല എന്നതുകൊണ്ടുമാത്രം മാനവിക വിഷയങ്ങളെ സുഹൃത്തുക്കളായി മതചിന്തകര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍, ഉത്തരാധുനിക ജ്ഞാനമണ്ഡലം അറിവുകളുടെ മനുഷ്യകേന്ദ്രിതത്വത്തെയും കേവലയുക്തിയുടെ അധികാരഘടനകളെയും അംഗീകരിക്കുന്നില്ല. രേഖ, തെളിവ്, സൂചന എന്നിവയുടെ അപ്രമാദിത്വത്തെ അത് ബാഹ്യമായെങ്കിലും നിരാകരിക്കുന്നു. ആ സ്വാതന്ത്ര്യം വിശ്വാസം, ധാരണ, പാരമ്പര്യം, ബോധം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും അറിവുകള്‍ സ്വരൂപിക്കാമെന്ന പൊതുസമ്മതം ഗവേഷണരംഗത്ത് ഉത്തരാധുനിക ചിന്താലോകം രൂപപ്പെടുത്തി. ഇത് ഫോക്‌ലോറിനെ പോലുള്ള ചില ഡിസിപ്ലിനുകളെ അപ്രസക്തമാക്കിയെന്നുമാത്രമല്ല വാമൊഴിചരിത്രം, പുരാവൃത്തപഠനം, സംസ്‌കാര പഠനം എന്നീ പുതിയ ഗവേഷണമേഖലകളെ തുറന്നു വിടുകയും ചെയ്തു. അറിവുകളുടെ വിതരണം വലിയ കുഴലുകളില്‍ നിന്ന് ചെറിയ ചാലുകളിലേക്ക് പലവിധമായി ഒഴുകി. സാമ്പത്തിക ശാസ്ത്രം എന്ന ഒറ്റ തലക്കെട്ടില്‍ തന്നെ വിവിധങ്ങളായ ചെറിയ ഡിസിപ്ലിനുകള്‍ രൂപപ്പെട്ടു. അന്തര്‍വൈജ്ഞാനിക പഠനങ്ങള്‍ (multidisciplinary research) അറിവുകളുടെ സങ്കലനവും കൊള്ളക്കൊടുക്കലുകളും സാധ്യമാക്കി. ഈ പുതിയ കാലം അതിനാല്‍ ഇസ്‌ലാമിക ഗവേഷണങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇസ്‌ലാമിക സ്ത്രീവാദത്തിന്റെ ഗവേഷണ ഫലങ്ങള്‍ മുതല്‍ ഇന്ത്യയിലെ മുസ്‌ലിം സ്വത്വസ്ഥാപനലക്ഷ്യങ്ങളോടെ നടക്കുന്ന യുവ ഗവേഷണങ്ങള്‍ വരെ ഈ പുതിയ കാലത്തിന്റെ ഫലമാണ്. അതാണ് ഗവേഷണരീതിശാസ്ത്രത്തെക്കുറിച്ച ഇസ്‌ലാമികമാര്‍ഗം പ്രസക്തമാകുന്നതിന്റെ യാഥാര്‍ഥ്യം. പ്രായോഗിക ഗവേഷണത്തിന്റെ മൂല്യം എന്താണ് ഒരു ഗവേഷണത്തിന്റെ മൂല്യനിര്‍ണയോപാധികള്‍? ഭൗതികാര്‍ഥത്തിലുള്ള ഏതൊരു ഗവേഷണ പദ്ധതിയും സാധുവാകുന്നതിനുമുമ്പ് ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നിര്‍ണയിക്കേണ്ടത്. തങ്ങളുടെ തിസീസിന്റെ പരിശോധകരെ തൃപ്തിപ്പെടുത്തുക എന്ന വലിയ ലക്ഷ്യവും ഇന്ന് സര്‍വകലാശാലകളിലെ സാധാരണ ഗവേഷകര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതാണ് പ്രായോഗിക ഗവേഷണത്തിലെ ഇസ്‌ലാമിക രീതിശാസ്ത്രത്തിന് മുഖ്യ വെല്ലുവിളിയായി നില്‍ക്കുന്നത്. യൂറോ കേന്ദ്രിതമായ അറിവുമണ്ഡലങ്ങള്‍ ഗവേഷണത്തിന്റെ സാധുത പരിശോധിച്ചത് അവര്‍തന്നെ നിശ്ചയിച്ചുറപ്പിച്ച ചില അളവുപകരണങ്ങള്‍ പ്രയോഗിച്ചുകൊണ്ടാണ്. ഗവേഷണ രീതിശാസ്ത്രത്തിന് ചില യോഗ്യതകള്‍ യൂറോപ്യന്‍ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ദേശിച്ചിരിക്കുന്നു. പരിശോധനക്കുള്ള വഴക്കം (verifiability), കൃത്യത, പൊരുത്തം (conformability), പ്രായോഗിക പരിശോധകത്വം (empirical testability), പ്രവര്‍ത്തനക്ഷമത (operationality), പ്രവചനാത്മകത predictability, പര്യാപ്തത (adequacy) എന്നിവയാണവ. അതുകൂടാതെ ഗവേഷണപ്രബന്ധത്തിന് വിവരണാത്മത (explanation), തെളിവുകള്‍ക്കിടയിലെ പരസ്പരബന്ധം (correlation among phenomena), ആഗമികത(deductiveness), യുക്തിഭദ്രത (rationality), കാര്യകാരണ ബന്ധം (logical consistency), യഥാതഥത്വം (realism), പൊതുധാരണ (generality) സഫലത (fruitfulness) എന്നീ ഗുണങ്ങളും അവര്‍ നിര്‍ദേശിക്കുന്നു. ഇസ്‌ലാമികത എന്ന മറ്റൊരു യോഗ്യതകൂടി ഇക്കാര്യത്തിലുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇസ്‌ലാമിക രീതിശാസ്ത്രം വികസിക്കുന്നതിലൂടെ ഉരുത്തിരിയേണ്ടത്. ഏതൊരു ഇസ്‌ലാമിക പദ്ധതിയുടെയും അടിസ്ഥാനമായ 'ഹഖ്' എന്ന സംജ്ഞയിലൂടെയാണ് ഈ ലേഖനം അതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ- കര്‍മമണ്ഡലങ്ങളില്‍ ഏറെ ഗഹനമായ അര്‍ഥങ്ങളുള്ള വാക്കാണ് ഹഖ് എന്നത്. ഹഖ് എന്ന പദം ഇരുന്നൂറിലേറെ തവണ വിവിധ അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ കാണാം. സത്യം, യാഥാര്‍ഥ്യം, കടമ, ന്യായം, നീതി, ഉറപ്പ്, സത്ത, അവകാശം, ശരിയായത് തുടങ്ങിയ അര്‍ഥങ്ങളിലാണ് ഈ സംജ്ഞ ഖുര്‍ആനിലും ഹദീസിലും പരിചരിക്കുന്നത്. അല്ലാഹുവിനെയും ദീനുല്‍ ഇസ്‌ലാമിനെയും ഒരുപോലെ ഈ വാക്ക് ഉള്‍ക്കൊള്ളുന്നു. അല്ലാഹുവിന്റെയും ഖുര്‍ആനിന്റെതന്നെയും അപരനാമമായും ഹഖ് ഉപയോഗിച്ചിട്ടുണ്ട്. ഹഖിന്റെ വിപരീതാര്‍ഥത്തില്‍ ബാത്വില്‍, ളലാല്‍, ളന്ന് തുടങ്ങിയ വാക്കുകളും പ്രയോഗത്തിലുണ്ട്. സ്വര്‍ഗനരകങ്ങളും മഹാപ്രപഞ്ചങ്ങളും അടക്കമുള്ള സകലതിന്റെയും സൃഷ്ടിപ്പിനു പിന്നിലുമുള്ള ഹഖിനെ മനസ്സിലാക്കാന്‍ ഖുര്‍ആന്‍ പലസന്ദര്‍ഭങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. (45:22, 06:73; 10:05, 14:19, 15:85, 16:03, 29:44, 30:08, 39:05, 44:39, 46:03, 64:03). ഖുര്‍ആനിനെത്തന്നെയും ഹഖോടെയാണ് അല്ലാഹു അവതരിപ്പിച്ചത് എന്ന അറിവ് (42: 18) ഒരു മുസ്‌ലിം തന്റെ വ്യവഹാരങ്ങളിലൊക്കെയും ഈ വഴി പാലിക്കേണ്ടതുണ്ട് എന്നുറപ്പിക്കുന്നു. ഇസ്‌ലാമിക ഗവേഷണ പദ്ധതിയുടെ വഴി ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇന്നത്തെ മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങളെ ഇസ്‌ലാമിക മൂല്യബോധത്തില്‍ എങ്ങനെ സമീപിക്കാം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. മാനവിക വിഷയങ്ങളിലെ ഒരു ഗവേഷണ പദ്ധതി താഴെ നല്‍കിയ അടിസ്ഥാന ഘടകങ്ങള്‍ക്ക് വഴങ്ങേണ്ടതുണ്ട് 1. അത് തികച്ചും പ്രായോഗികമായിരിക്കണം. നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഗവേഷണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകണം. 2 അത് മൂല്യനിര്‍ണയത്തിന് പര്യാപ്തമായിരിക്കണം. ഇസ്‌ലാമികമല്ലാത്ത ഗവേഷണരീതിശാസ്ത്രം അവലംബിക്കുന്ന പരിശോധകര്‍ക്കുപോലും സമ്മതമാകുന്ന തരത്തില്‍ ഭദ്രമായിരിക്കണം. 3. പരികല്പനയെ നിര്‍ദ്ധാരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശരിയായ വഴിയിലൂടെയുള്ള ഗമനം മാത്രമേ ലക്ഷ്യത്തിലെത്തിക്കുകയുള്ളൂ. ഇസ്‌ലാമിക രീതിശാസ്ത്രം ശരിയായ വഴിയാണെന്ന് തീരുമാനിക്കപ്പെടുക പരികല്‍പനകളെ അത് എത്രകണ്ട് സാധൂകരിക്കുന്നുണ്ട് എന്ന കണക്കുവെച്ചാണ്. 4. അതേ രീതിശാസ്ത്രം സമാനമായ മറ്റു ഗവേഷണങ്ങള്‍ക്കും യോജിക്കുന്നതാകണം. ഇത്രയും ഘടകങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു മെഥഡോളജി ഇസ്‌ലാമിന്റെ പേരില്‍ ഇന്നോളം ആരെങ്കിലും മുന്നോട്ടുവെച്ചതായി അറിവില്ല. ഇസ്‌ലാമിക ഗവേഷണ രീതിശാസ്ത്രം എന്ന ചിന്ത ഇസ്‌ലാമൈസേഷന്‍ ഓഫ് നോളേജിന്റെ കുറ്റിയില്‍ കിടന്ന് കറങ്ങിയതുകൊണ്ടാണ് അത് സാധ്യമാകാതിരുന്നത്. അറിവുകളുടെ ഇസ്‌ലാമീകരണത്തെയും അറിവുല്‍പാദനത്തിന്റെ ഇസ്‌ലാമിക വഴികളെയും വേറെവേറെ സമീപിക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്. ഇസ്‌ലാമിക രീതിശാസ്ത്രത്തിന്റെ അടിസ്ഥാനം ഹഖില്‍ നിര്‍ണിതമാക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ സമുചിതമായി പരിഹരിക്കാന്‍ കഴിയും. മാനവികവിഷയത്തിലെ സാധാരണ നടക്കുന്ന ഒരു ഗവേഷണത്തിലെ പ്രവര്‍ത്തന പരിപാടികളെ അതിലെ ഹഖിനെ മാനദണ്ഡമാക്കി താഴെ വിശദമാക്കുന്നു. 1. പ്രശ്‌നനിര്‍ധാരണം (Identification of the problem) പ്രശ്‌നത്തെ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ ആദ്യത്തെ പടി. സമകാലിക ഗവേഷണങ്ങളില്‍ ഈ പടി ഇസ്‌ലാമികലോകത്തെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. ഏതൊരു വിഷയത്തിലും ആനുകാലിക ഇസ്‌ലാമിക ലോകം ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളിലേക്ക് ഗവേഷകര്‍ എത്തിച്ചേരേണ്ടതുണ്ട്. ഗവേഷണത്തിന്റെ തലക്കെട്ടുമുതല്‍ ഈ സൂചന ആവശ്യമാണ്. ഇസ്‌ലാമിലെ ഹഖ് എന്ന സംഗതിയുടെ ബാധ്യത, കടമ, അവകാശം എന്നീ അര്‍ഥങ്ങളില്‍ ഇത് സാധ്യമാകേണ്ടതാണ്. 2. പരികല്പന (hypothesis) പ്രശ്‌നം ഏതായാലും പരികല്‍പന അതിനെ ഇസ്‌ലാമികമാക്കുന്നു. മാത്രമല്ല, മെഥഡോളജിയെ നിര്‍ണയിക്കുന്നതും പരികല്‍പനകള്‍ തന്നെയാണ്. പൊതുവെ പരികല്പനയുടെ രംഗത്താണ് റിസേര്‍ച്ചര്‍ക്ക് കാലിടറാറുള്ളത്. ഗവേഷണത്തിലെ വഴികാട്ടി (Guide), ഉപദേശകസമിതി എന്നിവരുടെ ബാഹ്യവും പരോക്ഷവുമായ ഇടപെടലുകള്‍ കാരണം ചിലപ്പോഴെങ്കിലും ഗവേഷകര്‍ക്ക് യഥാര്‍ഥ പ്രശ്‌നത്തെ സ്വീകരിക്കാനാവില്ല. ആ പ്രശ്‌നംകൂടി ഇസ്‌ലാമികമായ പരികല്‍പനകളിലൂടെ പരിഹരിക്കാന്‍ കഴിയണം. സാമൂഹികശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഒരാള്‍ ഗൈഡിന്റെ നിര്‍ബന്ധം കാരണം തീവ്രവാദത്തിന്റെ സാമൂഹികമാനങ്ങളെക്കുറിച്ച ചില പ്രശ്‌നങ്ങളിലേക്ക് ചെല്ലേണ്ടിവരികയാണെങ്കില്‍ പോലും ഹഖിന്റെ മാനദണ്ഡങ്ങളുപയോഗിച്ച് ആ ഗവേഷണത്തെ ഗുണാത്മകമാക്കാന്‍ കഴിയും. 'കുന്തംപോയാല്‍ കുടത്തിലും തപ്പണം' എന്ന പഴഞ്ചൊല്ലിനെ ആസ്പദമാക്കി ഈ കാര്യം വിശദീകരിക്കാം. 'കുന്തം കാണുന്നില്ല' എന്ന 'പ്രശ്‌നം'(problem) റിസേര്‍ച്ചര്‍ മനസ്സിലാക്കുന്നു. കുന്തം കുടത്തിലുമുണ്ടാകാം എന്നതാണ് പരികല്പന. അത് എങ്ങനെ പരിശോധിക്കും എന്നതാണ് മെഥഡോളജി. മെഥഡോളജി ശരിയായാലേ, പരികല്‍പന ശരിയാണോ എന്ന പരിശോധനയും അതിന്റെ ഫലവും ശരിയാകൂ. മെഥഡോളജി മാത്രം ശരിയായതുകൊണ്ടു കാര്യമില്ലെന്നര്‍ഥം. പരികല്‍പനയും ശരിയാകണം. അതായത് ശരിയായ മെഥഡോളജിയുടെ ഭാഗമാണ് ശരിയായ പരികല്പനയും. 'ശരിയായി പരിശോധിച്ചാല്‍ കുന്തം കുടത്തില്‍ നിന്നും കിട്ടും' എന്ന ധാരണ ഇക്കാലത്തെ ഗവേഷണയുക്തിയായി ഉറക്കപ്പെട്ടിരിക്കുന്നു. നേരത്തെ നിശ്ചയിച്ചുവെച്ച പരികല്‍പനകള്‍ ഉറപ്പിക്കുന്നതിനുവേണ്ടി പടച്ചെടുക്കുന്ന ഗവേഷണങ്ങളാണ് ഇന്ന് അക്കാദമികസമൂഹം നേരിടുന്ന വലിയ വെല്ലുവിളി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റായ പരികല്‍പനകളില്‍ നിറുത്തി അതിനുവേണ്ട തെളിവുകള്‍ സമാഹരിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ ഫലങ്ങളാണ് സാമ്രാജ്യത്വ - ജൂതലോബികള്‍ പടച്ചുവിടുന്ന വമ്പന്‍ തിസീസുകള്‍ മുതല്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രശ്‌നം വരെ. അതിനാല്‍, തിരിച്ചു പറഞ്ഞാലാണ് ശരിയാകുക. ശരിയായി പരിശോധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കുടത്തില്‍ നിന്നുപോലും കുന്തം കിട്ടിയേക്കും. രണ്ടുരീതിയിലാണ് ഈ അവസ്ഥയെ മുസ്‌ലിം അക്കാദമിക ലോകം നേരിടേണ്ടത്. ഒന്ന് ഏതൊരു പ്രശ്‌നത്തിലും മുസ്‌ലിംസമൂഹവും ഇസ്‌ലാമിക ലോകവും ഇന്നാവശ്യപ്പെടുന്ന പരികല്‍പനകളെക്കുറിച്ച് നല്ല ധാരണ നേടിയെടുക്കണം. രണ്ടാമതായി ഇസ്‌ലാമികലോകത്തിന്റെ ശത്രുക്കള്‍ പടച്ചുവിടുന്ന പരികല്‍പനകളെ അക്കാദമികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുതന്നെ നേരിടണം. ഈ ഇരട്ടമുന്നേറ്റം സാധ്യമാക്കുന്നതിന് ആഗോളതലത്തില്‍ ഗവേഷണാസൂത്രണം എന്ന പൊതുവേദിക്കുതന്നെ ഇന്ന് പ്രസക്തിയുണ്ട്. ദത്തശേഖരണം (Data collection) ദത്തങ്ങള്‍ ശേഖരിക്കുക എന്നതാണ് ഗവേഷണത്തിലെ മറ്റൊരു പ്രധാന പടി. അവയുടെ വിശകലനവും താരതമ്യവുമാണ് ഫലപ്രാപ്തിയിലെത്തുന്നത്. ദത്തങ്ങളുടെ ശേഖരണത്തിനുപയോഗിക്കുന്ന നിശ്ചിത മാനദണ്ഡങ്ങളാണ് ചരങ്ങള്‍ (Variables). ദത്തങ്ങളുടെ സത്യസന്ധത, ചരങ്ങളുടെ കൃത്യത എന്നിവയാണ് ഗവേഷണഫലം കൃത്യമാക്കുന്നതിന്റെ പ്രധാന ഉപാധികള്‍. ഇസ്‌ലാമിക വിജ്ഞാനീയത്തിലെ തര്‍ക്കവിജ്ഞാനീയത്തിന്റെ (മന്‍ദിഖ്) സിദ്ധാന്തങ്ങളുടെ പ്രയോജനം ഈ വിഷയത്തില്‍ സാധ്യമാകേണ്ടതുണ്ട്. ഒരു ഹദീസ് വന്ന വഴിയില്‍ ഒരാള്‍ നുണയനാണെങ്കില്‍ ആ ഹദീസ് തന്നെയും സംശയാസ്പദമാണെന്ന കണിശമായ ജ്ഞാനനിര്‍ധാരണമാര്‍ഗമാണ് ഇസ്‌ലാമിലുള്ളത്. സത്യസന്ധതയുടെയും സൂക്ഷ്മതയുടെയും ഉദാത്തമേഖലതന്നെയാണിത്. സര്‍വേകള്‍ മുതലാളിത്തത്തിന്റെ പ്രവര്‍ത്തനോപാധിയാണെന്ന ആരോപണം ഉത്തരാധുനിക ചിന്താലോകം ഉയര്‍ത്തുന്നുണ്ട്. എങ്കില്‍ പോലും സര്‍വെയെ അവഗണിച്ചുകൊണ്ട് പല സാമൂഹികശാസ്ത്ര പഠനങ്ങളും മുന്നോട്ടുകൊണ്ടുപോകാനാവില്ല. മാത്രമല്ല പൂര്‍ണമായ ദത്തങ്ങളെ സ്വീകരിക്കാതെ സര്‍വെ ഒരിക്കലും കൃത്യമാവുകയുമില്ല. ഹഖിന് യാഥാര്‍ഥ്യം എന്ന ആശയത്തെ പ്രകടിപ്പിക്കാന്‍ കഴിയും. ഉള്ളത് ഉള്ളതുപോലെ ശേഖരിക്കുകയാണ് ദത്തശേഖരണത്തിലെ സത്യസന്ധത. അതാണ് അതിലെ ഹഖും. വിശകലനം ദത്തങ്ങളുടെ വിശകലനത്തില്‍ പിഴക്കുന്നത് ഗവേഷണ ഫലത്തെ വഴിതെറ്റിക്കും. സാമാന്യമായ ലോജിക്കുകള്‍ ആണ് ഇന്ന് ഈ മേഖലയില്‍ സാധ്യമാക്കുന്നത്. ലഭ്യമായ സാമ്പിളുകളില്‍നിന്ന് തിസീസിലേക്ക് ഗവേഷണം കടന്നുചെല്ലുന്നത് അതീവ സൂക്ഷ്മതയോടെ ആകണം. ലഭ്യമായ ദത്തങ്ങളുടെ പരിശോധന, അവയുടെ വിശകലനം, അതില്‍ നിന്നുള്ള നിര്‍ധാരണം (experimentation, observation, logical arguments) എന്നിവയിലൂടെ അറിവ് സ്വരൂപിക്കുകയും നിലനില്‍ക്കുന്ന അറിവിനെ തിരുത്തുകയും ചെയ്യലാണ് ഗവേഷണ ഫലം. ന്യായം, നീതി തുടങ്ങിയ ഹഖിന്റെ അര്‍ഥതലങ്ങള്‍ ഇവിടെയാണ് സാധുവാകുക. റഫറന്‍സുകളുടെ ആധികാരികത സൈദ്ധാന്തികമായ ഏതെങ്കിലുമൊരു അടിത്തറയില്‍ നിന്നേ ഏതൊരു ഗവേഷണവും മുന്നോട്ടു പോകൂ. അതിനാല്‍ വാദങ്ങളും വസ്തുതകളും അടുക്കിയടുക്കിവെച്ച് കയറിക്കയറിപ്പോകുന്നതാണ് നല്ല ഗവേഷണപ്രബന്ധത്തിന്റെ ഘടന. ഒരു വാദത്തിന് ഏതാണ് തെളിവ് എന്ന ചോദ്യം പ്രസക്തമാണ്. മുമ്പ് പരാമര്‍ശിച്ചപോലെ, വഴികാട്ടിയെയും പരിശോധകരെയും തൃപ്തിപ്പെടുത്തുന്ന ആധികാരികത ഈ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കില്ലെങ്കില്‍ തുടക്കത്തിലേ ഗവേഷണഫലത്തിന്റെ സാധുത ചോദ്യംചെയ്യപ്പെടും. അംഗീകരിക്കപ്പെടുക എന്ന കടമ്പ ഗവേഷകര്‍ക്ക് കടക്കേണ്ടതുണ്ട്. ഇസ്‌ലാമികമായ ജ്ഞാനങ്ങളില്‍ പലതും യുക്തിയിലേറെ വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വാസം എന്നത് വിശ്വാസത്തിന്റെ യുക്തിക്കേ ബാധകമാകൂ എന്നതിനാല്‍ പൊതുവെ ഗവേഷകലോകം മതഗ്രന്ഥങ്ങളെ പൊതു ഗവേഷണങ്ങളുടെ ആധാരമായി അംഗീകരിക്കുകയില്ല. മതവിഷയങ്ങളില്‍ പോലും വിശ്വാസത്തിലധിഷ്ഠിതമായ ഗ്രന്ഥങ്ങള്‍ ഇന്ന് സംശയത്തോടെ മാത്രമാണ് അംഗീകരിക്കപ്പെടുന്നത് എന്നതിനാല്‍ റഫറന്‍സുകളുടെ കാര്യത്തില്‍ ഇസ്‌ലാമിക രീതിശാസ്ത്രം കൂടുതല്‍ ഭദ്രമായ നില കൈവരിക്കേണ്ടിയിരിക്കുന്നു. ഗവേഷണ ഫലം യുക്തിസഹമായി വിശദമാക്കാനുള്ള ബാധ്യത റിസേര്‍ച്ചറുടെതാണ്. ഈ യുക്തിയാകട്ടെ വിശ്വാസത്തിന് പുറത്തുള്ളതും മറുയുക്തികള്‍ക്ക് സാധ്യത നല്കാത്തതുമാകണം. എന്തിന് ഇസ്‌ലാമിക രീതിശാസ്ത്രം? ഈ സാധ്യതകള്‍ക്കും പരിമിതികള്‍ക്കും ഇടയിലും എന്തിന് ഇത്തരമൊരു ചിന്ത എന്ന ചോദ്യം പ്രസക്തമാണ്. ശരിയായ അറിവ് എന്നതാണ് ഇസ്‌ലാമികചിന്തയുടെ അന്തിമ ലക്ഷ്യം. ഈ അറിവ് രൂപപ്പെടേണ്ടതിന് ഇസ്‌ലാമികമായ നിര്‍ധാരണ വഴികളും രൂപപ്പെടേണ്ടതുണ്ട്. പല നിലക്കും ഈ വഴികള്‍ പിഴച്ചുപോകാം. രണ്ടു രീതിയില്‍ ഈ പിഴവ് ഇന്ന് മുസ്‌ലിം ലോകം നേരിടുന്നുണ്ട്. 1. ഭൗതിക അറിവുകളുടെ ലോകം നിര്‍ണയിച്ചുവെച്ച മാര്‍ഗരേഖകളുപയോഗിച്ച്, അതിന്റെ ഉപകരണങ്ങളുപയോഗിച്ച് ഇസ്‌ലാമികവും അല്ലാത്തതുമായ അറിവുകളെ സ്വരൂപിക്കുന്നത് ഇസ്‌ലാമിക ചിന്താലോകത്ത് ഈയിടെയുണ്ടായ പല ആകാംക്ഷകളും സൃഷ്ടിക്കാന്‍ കാരണമായി. ഫെമിനിസം മുതല്‍ സ്വവര്‍ഗലൈംഗികതവരെ ഇസ്‌ലാമിക ടെക്സ്റ്റുകളില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഫലങ്ങളും ഇതിനുദാഹരണമാണ്. 2. ഇസ്‌ലാമിക മാര്‍ഗരേഖകളുപയോഗിച്ച് മതേതരമായ ജ്ഞാനങ്ങളെ സ്വരൂപിക്കാന്‍ ശ്രമിക്കുന്നത് പൊതു അറിവുകളുടെ അംഗീകാരപരിധിയില്‍ അകപ്പെടാതെ പോയി. സാമാന്യയുക്തിയുടെ ന്യായങ്ങള്‍ മാനദണ്ഡമാക്കി വഹ്‌യിനെ വിശദീകരിക്കാനാവില്ല എന്നതിനാല്‍ വഹ്‌യ് ഒരു അറിവും ഉല്‍പാദിപ്പിക്കുന്നില്ല എന്ന് തീര്‍പ്പുകല്‍പിക്കപ്പെടുന്നു. ഇതിനു പരിഹാരം ഇസ്‌ലാമികമായ മൂല്യബോധത്തെ മതേതരജ്ഞാനനിര്‍ധാരണത്തിന്റെ മെഥഡോളജിയായി അംഗീകരിക്കപ്പെടാനുള്ള അടിസ്ഥാനസംഗതികള്‍ സ്വരൂപിക്കുക എന്നതാണ്. മതേതര ജ്ഞാനപരിസരത്തില്‍ നിന്നുകൊണ്ടുപോലും ഇസ്‌ലാമിനെ സമീപിക്കാനുള്ള ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തേ തീരൂ. ഗവേഷണത്തിലെ ഇസ്‌ലാമിക രീതിശാസ്ത്രം മുസ്‌ലിമിനു മാത്രം ബാധകമാകുന്നതോ സാധ്യമാകുന്നതോ ആയ ഒന്നല്ല, ഇസ്‌ലാമില്‍ ഗവേഷണം നടത്തുന്ന വിശ്വാസിയല്ലാത്ത ഒരാള്‍ക്കും ഈ മാര്‍ഗരേഖയേ പിന്തുടരാനാവൂ എന്ന നിലയുണ്ടാകണം. പൊതുജ്ഞാനമണ്ഡലത്തില്‍ യുക്തിയുക്തം സ്ഥാപിക്കപ്പെടാവുന്ന രീതിശാസ്ത്രമായി, ഇസ്‌ലാമിക വിശ്വാസത്തെ അംഗീകരിക്കാത്ത ഒരു ഗവേഷണത്തില്‍പോലും ഹഖില്‍ അടിസ്ഥാനപ്പെടുത്തിയ ഇസ്‌ലാമികവഴികളെ സ്ഥാപിക്കാന്‍ കഴിയണം. ഭാഷാശാസ്ത്രം, ചരിത്രം, വ്യാകരണം, സാഹിത്യം, സാമ്പത്തികശാസ്ത്രം, മനശ്ശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകള്‍ക്ക് അതിന്റേതായ ഗവേഷണ രീതിശാസ്ത്രം ഉള്ളതുപോലെ ഇസ്‌ലാമിക ജ്ഞാനത്തെ രൂപപ്പെടുത്താനും തിരുത്താനും വിലയിരുത്താനും കണക്കാക്കാനും സവിശേഷമായ ഒരു മെഥഡോളജി രൂപപ്പെടുത്തേണ്ടതുണ്ട് എന്ന യാഥാര്‍ഥ്യം ഇപ്പോഴും ബാക്കിയാകുന്നു.
പി. എഫ്. ആർ. ഡി. എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാരിൻറെ സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിക്കുക, പൊതു മേഖലയെ സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്ര സിവിൽ സർവീസിലെ നിർബന്ധിത വിരമിക്കൽ ഉത്തരവ് പിൻവലിക്കുക, നിയമനനിരോധനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ പ്രതിഷേധദിനം ആചരിച്ചു. കേന്ദ്രസർക്കാർ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികൾ തീവ്രമായി നടപ്പിലാക്കുകയാണ്. രാജ്യത്തെ സമസ്ത മേഖലകളും സ്വകാര്യ മൂലധന ശക്തികൾക്ക് തീറെഴുതുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിട്ടും കേന്ദ്രസർക്കാർ പി. എഫ്. ആർ. ഡി. എ നിയമം പിൻവലിക്കാനോ, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംഘപരിവാർ നിർദ്ദേശങ്ങൾക്കനുസരിച്ച് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള വർഗീയ ദ്രുവീകരണ നടപടികൾ ശക്തിപ്പെടുത്തുകയാണ് മോദി സർക്കാർ. സ്റ്റാഫ് സെലക്ഷൻ കമ്മീഷനേയും, യു പി എസ് സി യേയും നിർജീവമാക്കി, വിരമിച്ചവരെ അടക്കം ദിവസക്കൂലിക്ക് നിയോഗിക്കുകയാണ്. കേന്ദ്ര സിവിൽ സർവീസിൽ നിയമനനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മികവ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ 50 വയസ്സ് കഴിഞ്ഞവരെ കേന്ദ്ര സർവീസിൽ നിന്നും പിരിച്ചു വിടുന്നു. ഡി.എച്ച്‌.സ്സിൽ നടന്ന പ്രതിഷേധ പരിപാടി എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ് കെ.സി.ഹരികൃഷ്ണൻ, എഫ്.എസ്.ഇ.ടി.ഒ സംസ്‌ഥാന ട്രഷറർ ടി.എസ്.രഘുലാൽ, കെ. എസ്. ടി. എ സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാർ, കെ.എം. സി. എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, കെ. ജി. എൻ. എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, പി.എസ്.ഇ.യു ജനറൽ സെക്രട്ടറി എം.ഷാജഹാൻ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എം. കുഞ്ഞുമോൻ, കെ.യു.ഇ.യൂ ജനറൽ സെക്രട്ടറി എസ്.വി.സാജ്‌, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ എം.എ. അജിത്ത് കുമാർ, വി കെ ഷീജ, കെ.ജി.ഒ. എ സംസ്ഥാന സെക്രട്ടറി എസ്. ജയിൽ കുമാർ, കെ. എസ്. ടി. എ സംസ്ഥാന സെക്രട്ടറി എൻ. ടി ശിവരാജൻ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. Tagged പ്രതിഷേധ ദിനം കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
ഹലോ ഫ്രെണ്ട്സ്, ഞാൻ കുറെ നാളുകളായി എന്റെ അനുഭവ കഥ നിങ്ങളോടു പങ്കുവെക്കണം എന്ന് കരുതുന്നു. തെറ്റുകൾ ഉണ്ടകിൽ ക്ഷമിക്കണേ….. ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് സുധീഷ് വയസ്സ് 23.എന്നെ കുറിച്ച് പറയുക ആണെങ്കില്‍, വെള്ളുത്തിട്ടാണ്. അധികം തടിയൊന്നുമില്ല. സ്ലിം ആണ്. അത്യാവശ്യം മുലയൊക്കെ ഉണ്ട്. വലിയ കുണ്ടികളും ആണ്. ഒരു സാധാരണ പുരുഷൻറെ ഉദ്ധരിക്കാത്ത ലിങ്ക വലിപ്പമേ എൻറെ ഉദ്ധരിച്ച ലിംഗത്തിന് ഉള്ളൂ. ചെറുപ്പം മുതലേ എനിക്കു സ്ത്രീകളുടെ വേഷത്തോടാണ് താൽപര്യം. അവരുടെ ഡ്രെസ്സിൻറെ സോഫ്റ്റ്നസ് എനിക്ക് ഒരു പ്രതേക ഇഷ്ട്ടമ്മാണ് കസിൻ ചേച്ചിയുടെ വസ്ത്രങ്ങൾ ആരും കാണാതെ ഇട്ടു നോക്കുന്നത് എന്റെ ഒരു ശീലമായിരുന്നു. പിന്നീടെപ്പോഴോ ആ ശീലങ്ങളൊക്കെ ഞാൻ മറന്നു. കോളേജ് ലൈഫ് കഴിഞു ജോബ് ഒന്നും ആയില്ല അങിനെ ഇരിക്കവേ ബാറ്റയുടെ ഫുട് വൈറിൽ ഒരു ജോബ് സെറ്റ് ആയി എറണാകുളത്തായിരുന്നു. പക്ഷേ എനിക്ക് ഇങ്ങനെ ഉള്ള ജോബ് ഒന്നും ഇഷ്ട്ടം ആയിരുന്നില്ല സാമ്പത്തികം ആയി എന്റ കുടുബം പിന്നിൽ ആയിരുന്നു എന്തുചെയ്യ്‌തും എനിക്ക് മുന്നേരണം എന്നുണ്ടായിരുന്നു. അങിനെ ഇരിക്കെ ഒരാൾ ഷോപ്പിൽ വന്നു ആളുടെ നെയിം സോജൻ ഒരു 40വയസു തോന്നിക്കും കുറച്ചു തടിച്ചു കട്ട മീശ അത്യവശ്യം ഉയരം. എന്റ അടുത്ത് വന്നു ഒരു ചപ്പൽ വേണം എന്ന് പറഞു ഞാൻ കുറേയ് മോഡൽ കാണിച്ചു കൊടുത്തു അതിൽ ഒരണം ആൾക്ക് ഇഷ്ട്ടപെട്ടു പകഷെ ആൾക്ക് സെറ്റ് ആകുന്ന സൈസ് ഉണ്ടായില്ല ഞാൻ പറഞു സർ ഗോഡൗണിൽ ഉണ്ടാകും നോക്കാം എന്ന് പറഞു. സർ വേണഗിൽ എന്റ കൂടെ പോന്നോളൂ നമുക്ക് അവിടെ ചെന്നു നോക്കാം എന്ന് പറഞു ഞങ്ങൾ ഗോഡൗൺഇലേക്ക് നടന്നു. അവിടെ എത്തി ഞാനും സോജൻ സാറും ഞാൻ പറഞു ഇവിട ഉണ്ടാകും സർ ഞാൻ ഞാൻ കുനിഞു നിഞ്ഞു നോക്കി ആ സൈസ്യിൽ ഉള്ള ചപ്പൽ നോക്കി കൊണ്ടിരുന്നു.. പെട്ടന് എന്റ പിന്നിൽ ഏതോ ഉരയുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു തിരിഞ്ഞു നോക്കുബോൾ സോജൻ സർ എന്നെ ജാക്കി വച്ചുകൊടിരിക്കുന്നു എന്റ മുഖത്തുനോക്കി ആളു ചരിച്ചു ഞാൻ ഒന്നും മിണ്ടിയില്ല അവസാനം ആ ചപ്പൽ കിട്ടി. KAMBIKATHAKAL : മേമയുടെ പൂർന്റെ സുഗന്ധം Memayude Poorinte Sugantham ഞാൻ പറഞു സർ കിട്ടി പോയ്‌ ബില്ല് ആക്കാം എന്ന് പറഞു സർ ഓക്കേ പറഞു ഞങ്ങൾ മുകളിലോട്ടു പോയി ബില്ല് ആക്കി. അങിനെ ബില്ല് ഒക്കെ സെറ്റ് ചെയിതു സോജൻ സർ ആളുടെ വിസിറ്റിംഗ് കാർഡ് എനിക്ക് തന്നു എതെകിലും ഹെല്പ് വേണഗിൽ വിളിച്ചോളൂ എന്നുപറഞ്ഞു. അന്ന് തന്നെ എനിക്ക് മനസിലായി ആൾക്ക് എന്നെ ഇഷ്ട്ടപ്പെട്ടിണ്ടാകും. അന്നേ ദിവസം രാത്രി ഞാൻ റൂമിൽ എത്തി ആലോചിച്ചു ഏതായാലും എന്തു ചെയിതിട്ടായാലും എനിക്ക് കുറച്ചു പണം ഉണ്ടാക്കണം പിന്നെ എന്നെ ആളു അങിനെ ചെയ്യ്തപ്പോൾ എന്നിൽ ഉറങ്ങി കിടന്നിരുന്ന പെണ്മനസ് ഉണർന്നു.. ഞാൻ സ്വയം വിചാരിച്ചു ഇതാണ് നല്ല ടൈം ഇയാള കൊണ്ട് എന്റ ലൈഫ് സെറ്റ് ആക്കാം എന്നു. അങിനെ ആ ദിവസം കടന്നു പോയ്‌.. അടുത്ത ദിവസം എനിക്ക് ജോബ് ഉണ്ടായിരുന്നില്ല എന്തു ചെയ്യണം എന്നറിയാത്ത റൂമിൽ ഇരിക്കുബോഴാണ് സോജൻ സർഇന്റ വിസിറ്റിംഗ് കാർഡ് കാണില്ലപ്പെട്ടത്.. ഞാൻ കാർഡിലെ നമ്പർ എടുത്തു ആളെ വിളിച്ചു.. സർ ഫോൺ എടുത്തു ഞാൻ ഹലോ പറഞു സർ ഞാനാണ് സുധീഷ് സർ ചോദിച്ചു വിച്ച് സുധീഷ്. ഞാൻ പറഞു സർ ഇന്നലെയേ ഷോപ്പിൽ വച്ചു കാർഡ് തന്നിലേ.. സർ പറഞു എന്താ മോനെ വിളിച്ചേ ഞാൻ പറഞു വെറുതെ ഇരുന്നപ്പോൾ വിളിച്ചതാ എന്നോട് സർ ചോദിച്ചു ഫ്രീ ആണോ ഞാൻ പറഞു അതേ സർ ഇന്നു ഓഫ്‌ ആയിരുന്നു.. സർ പറഞു വീട്ടിലേക്കു വരുണ്ടോ എന്നു ചോദിച്ചു എന്നോട്. ഞാൻ പറഞു അവിടെ എല്ലാവരും ഉണ്ടാകില്ല. സർ പറഞു ഞാൻ ഒറ്റക്ക താമസം താൻ വന്നോളൂ.. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambikathakal.me ഈ സൈറ്റ് ൽ വന്നാൽ മതി ……… ഞാൻ വീണ്ടും ത്രില്ല് ആയി ഞാൻ മനസ്സിൽ വിചാരിച്ചു എനിക്ക് സോജൻ സിറിലൂടെ രക്ഷ പെടാം.. ഒന്നും നോക്കിയില്ല അഡ്രെസ്സ് വാഗി ഞാൻ വേഗം ആളുടെ വീട്ടിൽ എത്തി.. വലിയ വിട് പോർച്ചിൽ ഒരു പോളോ ആൻഡ് ജീപ്പ് പിന്നെ ഒരു ബുള്ളറ്റ് ഓ അടിപൊളി ഞാൻ കോണിങ് ബെൽ അടിച്ചു സോജൻ സർ വന്നു അല്ല ഇതാരാ വരും എന്നു പറഞു അഗത്തു ചെന്നിരുന്നു.. ഞങ്ങൾ കുറേയ് സംസാരിച്ചു.. സർ ഓരോ കാരിയങ്ങള് പറഞു ഞാൻ എല്ലാം കേട്ടിരുന്നു ഞാനും കുറച്ച് കാരിയങ്ങള് പറഞു എന്നെ പുള്ളിക്ക് ഒരുപാട് ഇഷ്ട്ടമായി.. സർന്റെ വൈഫേയും മകനും ഒരു ആക്‌സിഡന്റഇൽ മരിച്ചു.. വേറെ വിവാഹം കഴിക്കാൻ സർ നു താല്പര്യം ഇല്ലന്നു എനിക്ക് മനസിലായി. ഞാൻ അതിൽ പിടിച്ചു കയറി ആളെ എന്റ വഴിക്കു കൊണ്ടുവരാൻ ശ്രമിച്ചു.. അപ്പോഴേക്കും സമയം ഒരുപാടായി എനിക്ക് പോകണം എന്നു പറഞു അപ്പോൾ സർ പറഞു നിനക്ക് ഇവിട നിന്നുടെ എന്റ കൂടെ നിക്കാൻ പറ്റുമോ എന്നു ചോദിച്ചു ഞാൻ പറഞു സർ വീട്ടിൽ ബുദ്ധിമുട്ടാണ് ഞാൻ ജോബിനു പോയാലെ എന്തെകിലും നടക്കു.. സർ പറഞു അതൊക്ക ഞാൻ സെറ്റ് ആക്കാം നിനക്ക് എന്റ കൂടെ നിക്കാൻ പറ്റുമോ മാസം ഒരു തുക തരാം ഞാൻ സമ്മതം പറഞു.. എനിക്ക് മനസിലായിരുന്നു എന്ന വച്ചുകൊണ്ടിരിക്കൻ ആണെന്.. എനിക്കും അത് ഇഷ്ട്ടമായിരുന്നു കാശും കിട്ടും ഒരു ടെൻഷൻഉം വേണ്ട.. അങിനെ അന്നേ ദിവസം രാത്രി സർ പറഞു എവിടെയാ കിടക്കേണ്ട എന്നു ചോദിച്ചു ഞാൻ പറഞു എവിടെ ആയാലും കുഴപ്പമില്ല അപ്പോൾ സർ പറഞു നമുക്ക് ഒരുമിച്ചു കിടന്നാലോ ഞാൻ ചിരിച്ചുകൊണ്ട് പറഞു പിന്നെ എന്താ എന്താ കിടക്കാലോ… സമയം 10 ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ചു… നാളെയേ മുതൽ ഞാനാണ് ഫുഡ് ഒക്കെയേ ഉണ്ടാക്കുന്നത് പണ്ട് ഫുഡ്‌ ഒക്കെയേ ഉണ്ടാക്കാൻ പഠിച്ചത് നന്നായിനോർത്തു.. അങിനെ കിടക്കാൻ ഉള്ള ഒരുക്കങ്ങൾ തുടങി സർ പോയി ഫ്രഷ് ആയി വന്നു ഞാൻ ബെഡ് ഒക്കെ സെറ്റ് ചെയിതു എന്നോട് പോയ്‌ ഫ്രഷ് ആകാൻ പറഞു ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോൾ ആണ് ഞാൻ ഓർത്തത്‌ എനിക്ക് ഇടാൻ ഡ്രസ്സ്‌ ഒന്നുമില്ല.. സർ ആണെകിൽ റൂമിലും ഇല്ല ഞാൻ അലമാരി തുറന്നു നോക്കുബോൾ ഒരുപാട് ലേഡീസ് ഡ്രസ്സ്‌ സാരീ ചുരിതാർ നെറ്റി പാവാട ബ്രാ എല്ലാം ഉണ്ട് എനിക്ക് തോന്നി സർന്റെ വൈഫെന്റ ആയിരിരെക്കുമെന്നു.. എനിക്ക് ആ ഡ്രസ്സ്‌ എല്ലാം ഇടണം എന്നുള്ള താല്പര്യം ഉണ്ടായിരുന്നു.. ഞാൻ അതിൽനിന്നു ഒരു പിങ്ക് സ്ലീവ്ലസ് നെറ്റി എടുത്തു ഇട്ടു കറക്റ്റ് ഫിറ്റ്‌ നല്ല ഷേപ്പ് ഇറക്കവും ഓക്കേ.. ഞാൻ മുടി നീട്ടി വളർത്തിയിരുന്നു മുടി ഇരി കെട്ടി മുഖത്തു ഒരു പൊടി മീശ ഉണ്ടായിരുന്നു അതില്ലെഗിൽ ശരിക്കും പെണ്ണ് തന്നെയാ ഞാൻ എന്റ നടത്തവും സംസാരവും ഏകദേശം പെണ്ണിനെ പോലെയാ വോയിസും അങിനെയ അതുകൊണ്ടായിരിക്കാം സർറിനു എന്നോട് താല്പര്യം തോന്നിയത്..ഞാൻ അങിനെ വിചാരിച്ചു നിക്കുബോഴാണ് സർ വന്നത് സർ വന്നു എന്നെ കെട്ടിപിടിച്ചു പറഞു എന്റ ഷീലയാ നീയെന്നു ഞാൻ പറഞു ആണോ സർ.. സർ പറഞു നീ ഇനി എന്നെ സാറേണ് വിളിക്കണ്ട ഇച്ചായന്‌ വിളിച്ചാൽ മതി ഞാൻ സമ്മതം മുളി ഇങ്ങനെ ഒരാളെ നോക്കി നടക്കകാർന്നു നിന്നകണ്ടപ്പോൾ എനിക്ക് തോന്നി ഞാനും പറഞു എനിക്കും ഇങ്ങനെ ഒരാളെയേ വേണം ആയിരുന്നു… ഞങ്ങൾ രണ്ടു പേരും ചിരിച്ചു ഇച്ചായൻ പറഞു ഇനി നിനക്ക് ഈ പൊടി മീശ വേണോ ഞാൻ പറഞു വേണ്ട ഞാൻ നേരെ ബാത്‌റൂമിൽ കയറി എന്റ പൊടി മീശ കളഞു കാലിലെ രോമം എല്ലാം കളഞു.. പുറത്തു വന്നു ഞാനും ഇച്ചായനും കുടി കെട്ടിപ്പുണർന്നു ആൾക്ക് നല്ല മൂഡ് ആയിരുന്നു അന്ന് എന്നെ ഉറക്കിയില്ല എന്നു പറയാം എന്നെ ചെയ്യാൻ പറ്റുന്നതൊക്കെയേ ചെയിതു.. ഞാൻ കിടന്നു കൊടുത്തു… ഞാൻ അന്ന് ഇച്ചായനെയേ കുറേയ് സുഗിപ്പിച്ചു ചെയിതുകൊടുത്തു…എല്ലാം കഴിഞു എന്നോട് ചോദിച്ചു ജീവിതകാലം മുഴുവൻ എന്റ വൈഫ്‌ ഷീല ആയി ഇതുപോലെ കഴിയാൻ പറ്റുമോ നിനക്ക് ഞാൻ പറഞു എനിക്ക് സമ്മതം ആണ് എന്നെ വീണ്ടും കെട്ടിപ്പുണർന്നു..അന്നും മുതൽ ഞാൻ ഇച്ചായന്റ ഷീല ആയി.. ആ രാത്രി കഴിഞു നേരം വെളുത്തു ഞാൻ എണിറ്റു കാപ്പി വക്കാൻ പോയ്‌ ഇച്ചായൻ എണീറ്റില്ല ഞാൻ കുളിച്ചു ഒരു കോട്ടൺ നെറ്റി എടുത്തിട്ട് കാപ്പി വച്ചു വന്നു ഇച്ചായനെ തട്ടി വിളിച്ചു.. KAMBIKATHAKAL : വളഞ്ഞ വഴികൾ 7 Valanja Vazhikal Part 7 ഇച്ചായൻ വാടി കള്ളിനു എന്നെ ബെഡിലേക്ക് വലിച്ചിട്ടു ഞങ്ങൾ രണ്ടുപേരും ബെഡിൽ കിടന്നു മാറിഞു ഞാൻ ഇച്ചായന്റ കുണ്ണ തലോടി കൊടുത്തു ഞാൻ ചോദിച്ചു ഇച്ഛയോ ഇന്നലെയേ എന്നെ വൈഫ്‌ ആക്കി ശെരിക്കും ആക്കുമോ എന്നു ഞാൻ ചോദിച്ചു ഇച്ചായൻ പറഞു അക്കടി ഷീലകുട്ടി നീ പോയ്‌ റെഡി ആയിക്കോ ഞാൻ പറഞു ഓക്കേ ഇച്ചായ ഞാൻ വേഗം പോയ്‌ കുളിച്ചു വന്നു അപ്പോൾ ഇച്ചായൻ ചോദിച്ചു നിനക്ക് സാരീ ഉടുക്കാൻ അറിയോന്ന് ഞാൻ പറഞു അറിയാലോ അമ്പടി എല്ലാം അറിയാലെ ഞാൻ ചിരിച്ചു.. എന്ന സാരീ ഉടുക്ക് നമുക്ക് പുറത്തു പോകാം ഞാൻ ഒരുപാട് നാൾ ആയി ആഗ്രഹിച്ച ഒന്നാ സാരീ ഒക്കെ ഉടുത്തു ഒരാളുടെ വൈഫ്‌ പോലെ പുറത്തു പോകണം എന്നു അതും ഇപ്പൊ റീച് ആയ ഒരാളുടെ കൂടെ ആയപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഞാൻ ഇച്ചായനോട് പറഞു മേക്കപ്പ് ഒക്കെയേ ചെയ്യണ്ട ഇച്ചായൻ പറഞു അത് പിന്നെ വേണ്ട ഞാൻ അലമാരി തുറന്നു മേക്കപ്പ് ബോക്സ് നോക്കി.. ഇച്ചായന്റ ഓൾഡ് വൈഫ്‌ ഒരു സുന്ദരി ആയിരുന്നു അതുകൊണ്ട് തന്നെ എല്ലാം അലമാരിയിൽ ഉണ്ടാകുമെന്നു എനിക്ക് അറിയാമായിരുന്നു അങിനെ മേക്കപ്പ് ബോക്സ്‌ കിട്ടി ഇച്ചായന്റ വൈഫ്‌ ആകാനുള്ള മേക്കപ്പ് തുടങ്ങൻ ഉള്ള ത്രില്ല് ആയിരിന്നു എനിക്ക് … അങിനെ അലമാരി തുറന്നു ഏത് സാരീ ഉടുക്കണം എന്നുള്ള കൺഫ്യൂഷൻ ആയി ആദിയം ഞാൻ എന്റ നെറ്റി ഊരി മാറ്റി നഗ്നതയോടെയേ കണ്ണാടിയിൽ നോക്കി പിന്നെയേ ടവൽ വച്ചു ദേഹം ഒന്നു തുടച്ചു Ac ഇട്ടു ബോഡി ക്രീം ഒക്കെയേ തേച്ചു അലമാരിനു ഒരു പിങ്ക് കളർ പാന്റിസ് എടുത്തിട്ടു പിന്നെ സെയിം കളർ ബ്രാ എടുത്തിട്ടു എല്ലാം എനിക്ക് പാകം ആയിരിന്നു പിന്നെ ഞാൻ ഒരു വയലറ്റ് പട്ട്സാരി എടുത്തു അതിനു മാച്ച് ആയ ബ്ലൗസ് ഹങ്ഗറിൽ കണ്ടു അതും എടുത്തു ബ്ലാക്ക് കോട്ടൺ പാവാട എടുത്തു എല്ലാം ബെഡിൽ വച്ചു പാവാട വിടർത്തി അത് തലയിലൂടെ കടത്തി അരയിൽ പൊക്കിളിന് താഴെ അതിന്റെ വെട്ട് ഇടതെ വശത്തേക്കാക്കി വയറ് ചുരുക്കിപിടിച്ച് മുറുക്കി കെട്ടി… വയറിന്റെ ചുരുക്ക് വിട്ടതോടെ അരയിലെ പാവാടയുടെ കെട്ടിന് മുകളിൽ എന്റെ വയറിന്റെ മാംസളത തുളുമ്പി നിന്നു… കൃത്യം ഇറക്കവും വണ്ണവും… അതിന്റെ വലിയ ഫ്രില്ല് കാലിന്റെ കണ്ണ വരെ കൃത്യം..അതിലുപരി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം… ഓരോ ഘട്ടത്തിലും കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ സ്ത്രീ ശരീരസൗന്ദര്യം കൂടുതൽ ഇരട്ടിക്കുന്നതായി എനിക്ക് തോന്നി… ബ്ലൗസ് ഒന്നെടുത്ത് വിടർത്തി നോക്കി… ലോങ്ങ്‌ സ്ലീവ് ആണ് ബാക്കും ഫ്രണ്ടും ഓപ്പൺ ആണെന്ന് എനിക്ക് തോന്നി… പിന്നിൽ അഴിക്കാതെ കെട്ടിയിട്ടിരിക്കുന്ന കനം കുറഞ്ഞ വള്ളികൾ… അതിന്റെ കക്ഷമൊക്കെ വലിഞ്ഞിരിക്കുകയായിരുന്നു… ഒപ്പം അതിന്റെ നവ്യമായ ഒരു ഗന്ധവും… ഞാനത് വിടർത്തി കൈകൾ കയറ്റി മുന്നിലെ കൊളുത്തുകൾ ഇട്ടു…വ്യാജ്ജാമുലകൾ ഉണ്ടാക്കാൻ ഞാൻ അലമാരിയിൽ കണ്ട കോണ്ടം എടുത്തു വീർപ്പിച്ചു ബ്ലൗസ്നു സെറ്റ് ആകുന്ന രീതിയിൽ ബ്രായുടെ അഗത്തേക്ക് തള്ളി വച്ചു ഞാൻ കണ്ണാടിയിൽ നോക്കി മുന്നിൽ നല്ല പെർഫെക്ട് ഷേപ്പും സൈസും… എന്റെ ദേഹമൊക്കെ പൂത്തുലയുന്ന ഒരു ഫീലിംഗ് ആയിരുന്നു…. കാത്ത് നിന്നില്ല പിന്നെ… സാരി എടുത്ത് മടക്ക് വിടർത്തി… അതിന്റെ അരയിൽ കുത്തുന്ന ഭാഗത്ത് ഒരു ചെറിയ കെട്ടുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് അരയിൽ കുത്തുന്ന ഭാഗവും മുന്താണിയും കണ്ട് പിടിക്കാൻ പറ്റി… സാരി അരയിൽ കുത്തി ഒരു ചുറ്റിനു ശേഷം മുന്താണി വീതി കുറച്ച് ഞുറിഞ്ഞുകുത്തി…തോളത്ത് നിന്നും വരുന്നതിൽ അകത്തെ രണ്ട് പ്ലീറ്റ് ബ്ലൗസിൽ പിൻ ചെയ്ത് അരയിലേക്ക് വലിച്ച് കുത്തി ഞുറിയെടുത്ത് കുത്തി… ഞുറിവിലും പിൻ ചെയ്ത് സാരി ഒന്നുകൂടി നേരെയാക്കി കണ്ണാടിയിൽ നോക്കി… ഉഫ്… എന്തൊരു സുന്ദരിയാ ഞാൻ ആ സാരിയിലും ബ്ലൗസിലും… തിരിഞ്ഞും മറിഞ്ഞും ഞാൻ ആ കാഴ്ച്ച കണ്ട് ആസ്വദിച്ചു… തീർന്നില്ലല്ലോ… ഇനിയുമുണ്ടല്ലോ… പൊന്നും കുടത്തിന് പൊട്ടിന്റെ ആവശ്യമില്ലെങ്കിലും ഞാനെന്റെ മേക്കപ്പ് ബോക്സ് തുറന്ന് മുഖമൊക്കെ കൺസീലർ ഇട്ട് ഒന്ന് തുടുപ്പിച്ചു… പുരികം ഒന്നുകൂടി വരച്ച് ബ്രൈറ്റ് ആക്കി… ഐലാഷ് ഒട്ടിച്ച് കണ്ണ് നന്നായി എഴുതി… എന്റെ തുടുത്ത ചുണ്ടിൽ ലൈറ്റായി ഒരു ഷേഡ് ലിപ്സ്റ്റിക്ക് ഇട്ടു. അപ്പോഴേക്കും ഇച്ചായൻ വന്നു ആഹാ സുന്ദിരി ആയിട്ടുണ്ടല്ലോ ഞാൻ ഇച്ചായനോട് പറഞു എനിക്ക് ഇടാൻ ഓർണമെൻറ്സ് ഇല്ലേ ഷെൽഫിൽ ഉണ്ട് പെണ്ണ ഞാൻ ഷെൽഫ് തുറന്നു ഇതിൽ കുറേ ഉണ്ടല്ലോ ഇച്ചായ നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്നു ഇച്ചായൻ പറഞു ഡ്രസ്സ്‌ മാറാൻ അടുത്തറൂമിലേക്ക് പോയിപിന്നെ ഓർണമെന്റ്സ്‌ ബോക്സ് തുറന്ന് ഗോൾഡ് കമ്മൽ എടുത്തു കതു രണ്ടും കുത്തിയതുകൊണ്ട് കമ്മൽ ഇടാൻ പറ്റി റെഡ്ഡ് കളർ ക്യൂടെക്സ് ഇട്ടു… അതുണങ്ങാനായുള്ള അൽപ്പനേരത്തിനുള്ളിലാണ് വാതിലിൽ ഒരു മുട്ട് കേട്ടത്…കഴിഞ്ഞില്ലേ…. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambikathakal.me ഈ സൈറ്റ് ൽ വന്നാൽ മതി ……… “ആ കഴിഞ്ഞു ഇച്ചായ …. കുറച്ചൂടി ഉണ്ട്… “എങ്കിൽ കഴിയുമ്പോ ഹാളിലേക്ക് വാ… തലയിൽ ചുറ്റികെട്ടിയിരുന്ന മുടി അഴിച്ച് പിന്നിലേക്ക് വിടർത്തിയിട്ടു… മുടി നടുവിലൂടെ ചീകി തോളിന് താഴെ വരെ നീളം ഉണ്ടായിരുന്നുആഭരണപെട്ടിയിൽ നിന്ന് ഒരു നീളൻ ഗോൾഡ് മാലയിട്ട് അത് മുന്നിലേക്കിട്ടു… രണ്ട് കൈകളിലും രണ്ട് വീതം വളകളിട്ടു… കാലിൽ കിലുക്കമില്ലാത്ത സ്വർണ്ണനിറമുള്ള പാദസരവും…ചെറിയ ഹീൽ ഉള്ള ഒരു ചെരുപ്പും ഇട്ടു.പൂർണ്ണമായും ഒരുങ്ങിയ ഞാൻ ഒന്നുകൂടി കണ്ണാടിയിൽ നോക്കി എല്ലാമൊന്ന് നേരെയാക്കി.. ഞാൻ അതി മനോഹരി ആയിരിക്കുന്നു ഞാൻ ഇച്ചായന്റ അടുത്ത് ചെന്നു ഇച്ചായൻ വെൽ ഡ്രെസ്സിൽ ആണ് എന്നെ കണ്ടതും എന്റെ കൈ പിടിച്ച് വലിച്ച് ചേർത്ത് പിടിച്ചു… “ശോ… ഇച്ചായ വേണ്ടാ… മ്…. ഷ്… KAMBIKATHAKAL : എൻ്റെ കുടുംബം – 3 ആൻ്റിയെ ജാക്കി വയ്ക്കൽ (Eante Kudumbam Part 3) … ഒറ്റ തവണ… എനിക്ക് നിന്നെയിങ്ങനെ കണ്ടിട്ട് സഹിക്കാൻ വയ്യ… പ്ലീസ്… “എന്നെ വിട്… വിട് വേണ്ട… ആഹ്… – എന്റെ പ്രതിരോധം അഭിനയം അവസാനിക്കാൻ അധികം നേരം വേണ്ടി വന്നില്ല… ഒരു ആണിന് വേണ്ടി കൊതിക്കുന്ന എന്റെ മനസ്സും ശരീരവും ആ കൈ കരുത്തിന് മുന്നിൽ തളർന്നു… “ഷീലകുട്ടി … ഒരൊറ്റ തവണ… ഒന്ന് വായിലെടുക്ക്….എന്റെ കൈ പിടിച്ച് ഇച്ചായന്റ പാന്റ്ന്റ സിബ് അഴിച്ചു ഇച്ചായന്റ മുഴുത്ത ഏത്തപ്പഴത്തിൽ എന്റെ കൈ പിടിപ്പിച്ചു… ആദ്യം അൽപ്പം വിമ്മിഷ്ടം അഭിനയിച്ചെങ്കിലും എന്റെ കൈകൾ അത് കൊതിച്ചിരുന്നു… ഞാൻ പതിയെ ആ ഇരുമ്പ്കമ്പി എന്റെ കയ്യിലെടുത്ത് താലോലിച്ചു…. അതിന്റെ തൊലി നന്നായി തൊലിച്ച് തേനിൽ മുങ്ങിയ തക്കാളിതല വിരലുകൊണ്ട് ചുരണ്ടി… ആാാഹ് … ഇച്ചായനിൽ നിന്ന് സീൽക്കാരമുയർന്നു… ഒരു സ്ത്രീയായി മാറി ഒരു പുരുഷന്റെ ഭോഗദണ്ഡ് താലോലിച്ച് രുചിക്കണമെന്ന എന്റെ ആഗ്രഹം ഇതാ നടന്നുകൊണ്ടിരിക്കുന്നു… ഞാൻ ഇച്ചായന്റ കുട്ടനെ താലോലിച്ചുകൊണ്ടിരുന്നപ്പോൾ ഇച്ചായൻ എന്റെ മുലകൾ സാരിക്ക് മുകളിലൂടെ ഞെക്കിയും തലോടിയുമിരുന്നു… ഇച്ചായന് നല്ല കമ്പിയടിച്ച വികാരം മുഖത്തുണ്ടായിരുന്നു… ഞാൻ അനുഭവിക്കുന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ അനുഭൂതിയും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു… വീടിനുള്ളിൽ ഞങ്ങൾ ഭാര്യാഭർത്താക്കൻമാരെ പോലെ കൂടിച്ചേർന്ന് നിന്നു… സാരിക്ക് മുകളിലൂടെ എന്റെ ചെറുതടിപ്പുള്ള മുലക്കണ്ണും ചെറുമുഴുപ്പുമുളള മുലയിൽ പതിയെ തലോടി… എന്റെ മാറിടങ്ങൾ ഞെക്കികുഴച്ചു… ആദ്യം ബ്രയ്‌സറിന് മുകളിലൂടെ തന്നെ എന്റെ മുലക്കണ്ണ് രണ്ടും ഞെരടി… സസ്സ്സ് സ്…. – എന്റെ വായിൽ നിന്നും സുഖമുള്ള നോവിന്റെ ആർത്തനാദം ഉയർന്നു… എനിക്ക്‌ കടി സഹിക്കാൻ വയ്യാതെ ഞാൻ ഇച്ചായനെയേ നോക്കി കീഴ്ചുണ്ട് കടിച്ചുവിട്ടു… അപ്പോൾ ഇച്ചായൻ പതിയെ എന്റെ ബ്രെയ്സറിനുള്ളിലേക്ക് കൈ കടത്തി എന്റെ മുലക്കണ്ണുകളെ ഞെരടിയുടയ്ക്കാൻ ആരംഭിച്ചു… ഒരു കമ്പിനാദത്തോടൊപ്പം എന്റെ മിഴികൾ കൂമ്പിയടഞ്ഞു… ഞാൻ പറഞു ഇച്ചായ നമുക്കു പോകണ്ടേ ഇച്ചായൻ പറഞു എങ്കിൽ ഇപ്പൊ ഒന്ന് ഊമ്പിത്താടി കള്ളി… “അയ്യ… കള്ളന്റെ പൂതി… ഇച്ചായന്റ കഴുത്തിലൂടെ കയ്യിട്ട് കൊഞ്ചി… ഞാൻ ചെയ്യറിൽ ഇരുന്നു … ഇച്ചായൻ കുണ്ണ എന്റ മുഖത്തോട് കൊണ്ട് വന്നു …ഞാൻ സ്വപ്നം കണ്ടിരുന്നതുപോലെ ആണൊരുത്തന്റെ പെരുങ്കുണ്ണ എന്റെ ചുണ്ടിന്റെ തുമ്പത്ത് വിറച്ച് നിൽകുന്നു… ഞാൻ അവനെ പതിയെ കയ്യിലെടുത്ത് അവന്റെ തൊലി പിന്നിലേക്ക്‌ വലിച്ചു… തക്കാളി തല പോലെയുള്ള ഇച്ചായന്റ കുണ്ണമകുടത്തിലേക്ക് ഒരു തുള്ളി തേൻ ഉരുണ്ടുകൂടി… ഞാനത് തോണ്ടിയെടുത്ത് എന്റെ ചുണ്ടിലേക്ക് വച്ചു… ചെറുതായി ഉപ്പ് രസമുള്ള ഇച്ചായന്റ പ്രീ കം എന്റെ രസമുകുളങ്ങളെ തരിപ്പിച്ചു… എന്റെ കൊതി ഭ്രാന്തായി മാറി… എന്റെ ചുണ്ടുകൾ തുറന്ന് ഞാൻ ഇച്ചായന്റ ചൂടൻ കുണ്ണ എന്റെ വായിലേക്ക് ആവാഹിച്ചു….ആാാഹ്ഹ്ഹ്…. ഇച്ചായൻ മൃദുവായി പാടി… പിന്നെ അവിടെ നടന്നത് കുണ്ണമൂഞ്ചലിന്റെ മാരകേളികൾ ആയിരുന്നു…. എന്റെ വായിലൂടെ ഇച്ചായന്റ കുണ്ണ കയറിയിറങ്ങി… ഓരോ തവണ ഊമ്പിവലിച്ച് വിടുമ്പോഴും ഇച്ചായൻ വലിഞ്ഞ് മുറുകി… ഓരോ തവണയും കുണ്ണമകുടത്തിൽ നാവുകൊണ്ട് ചൊറിയുമ്പോഴും ഇച്ചായൻ പെരുവിരലിൽ കുത്തി പൊങ്ങി…. അരമണിക്കൂറോളം എന്റെ പുല്ലാങ്കുഴൽ വായന തുടർന്നു… “എന്റെ മോളേ എനിക്കിപ്പോ വരും…. ആാഹ്ഹ്ഹ്…. – ഇച്ചായൻ മൂന്നാമത്തെ വാണിങ്ങിനോടും ഞാൻ പ്രതികരിച്ചില്ല… കാരണം ആ ചൂട് പാല് എന്റെ വായിൽ നിറയണമെന്ന് എനിക്ക്‌ നിർബന്ധമുണ്ടായിരുന്നു… ഞാൻ നിർദാക്ഷിണ്യം ഇച്ചായന്റ കുണ്ണ വലിചൂമ്പി… ഇച്ചായന്റ തുട മസിലുകൾ മുറുകുന്നതും മുട്ടകൾ വലിയുന്നതും ഞാൻ കണ്ടു… അനക്കാതെ ഇച്ചായന്റ കുണ്ണ എന്റെ വായിൽ തന്നെ വച്ചു… നിമിഷങ്ങൾക്കുള്ളിൽ എന്റെ അണ്ണാക്കിൽ,തൊണ്ടക്കുഴിയിൽ ചൂട് പാല് ചീറ്റി… ആദ്യ ഇറക്ക് എന്റെ കണ്ഠനാളത്തിലൂടെ ഇറങ്ങിപോയി… എന്നിട്ടും എന്റെ നാവിൽ ഇച്ചായന്റ കുണ്ണപാല് വീണുകൊണ്ടിരുന്നു… എന്റെ വായിൽ വീണ അവസാനതുള്ളിയും ഞാൻ കുടിച്ചിറക്കിയ ശേഷം കൈകൊണ്ട് ഒന്ന് കൂടി കുണ്ണ പിഴിഞ്ഞ് കുടിച്ചു… ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ ഇച്ചായൻ അപ്പോഴും കണ്ണടച്ച് ആ സുഖത്തിന്റെ പരകോടിയിൽ നിൽക്കുകയായിരുന്നു… തളർന്ന് താണ കുണ്ണയെ ഞാൻ വായിൽ നിന്നും സ്വതന്ത്രമാക്കി… ചെറിയൊരു ആലസ്യത്തിൽ ചേർത്ത് പിടിച്ചു… ഞാൻ മൃദുവായി ഇച്ചായന്റ ചെവിയിൽ ചോദിച്ചു… ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambikathakal.me ഈ സൈറ്റ് ൽ വന്നാൽ മതി ……… “മതിയോ… “എന്റെ പൊന്നെ… ഇതുപോലൊരു സുഖം ജീവിതത്തിൽ ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ല…. ഞാൻ പറഞു നമുക്ക് പോകണ്ടേ ഇച്ചായ.. ഇച്ചായൻ പറഞു പോകാം ഞാൻ വാഷ് റൂമിൽ പോയി സാരീ എല്ലാം നേരയാക്കി ചുണ്ടിൽ ലിപ്സ്റ്റിക് ഒക്കെ ഇട്ടു ഞാനും ഇച്ചായനും കുടി പുറത്തേക്കു ഇറങ്ങി ഞാൻ ഇച്ചായന്റ വൈഫ്‌ നെ പോലെ ഡോർ ലോക്ക് ചെയിതു കീ എന്റ ലേഡീസ് പേഴ്സിൽ വച്ചു ഇച്ചായൻ ജീപ്പ് കൊണ്ട് വന്നു നിർത്തി ഞാൻ സാരീ ഒക്കെ ഒതുക്കി കയറി ഡോർ അടച്ചു ഞങ്ങൾ യാത്ര തുടങി……. തുടരും KAMBIKATHAKAL : ഒരു കോഴിക്കോടൻയാത്രയുടെ ഓർമ്മക്കുറിപ്പുകൾ 1 Oru Kozhikkodan yaathrayude Oramakkurippikal Part 1
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദേശ പൗരന്‍മാരെ ഇറക്കിയ ബി.ജെ.പി നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പ്രചാരണത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്ലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വിദേശികളെ രംഗത്തിറക്കിയ പ്രചാരണം 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസ നിയമത്തിന്റെയും ലംഘനമാണെന്നെന്ന് സാകേത് ഗോഖ്ലെ കത്തില്‍ പറഞ്ഞു. വിദേശികള്‍ ബി.ജെ.പിക്കായി പ്രചരണം നടത്തുന്നതിന്റെ വീഡിയോ ബി.ജെ.പി ഗുജറാത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവന്നതോടെയാണ് വിവാദമായത്. ‘നിങ്ങള്‍ക്ക് മഹാനായ നേതാവുണ്ട്. നിങ്ങളുടെ നേതാവില്‍ വിശ്വസിക്കുക’ എന്ന വിദേശികളുടെ വാക്ക് അടിക്കുറിപ്പായി നല്‍കിക്കൊണ്ടാണ് വീഡിയോ ഗുജറാത്ത് ബി.ജെ.പി പ്രചരിപ്പിച്ചത്. “You have a great leader. Trust your leader.”#ભરોસાની_ભાજપ_સરકાર#કમળ_ખીલશે_ગુજરાત_જીતશે pic.twitter.com/RkPQ3Ha801 — BJP Gujarat (@BJP4Gujarat) November 23, 2022 Also Read Also Read പ്രകാശ് രാജിനുള്‍പ്പെടെ പലര്‍ക്കും വേണ്ടി ഡബ്ബ് ചെയ്തു, പക്ഷേ അവരുടെ നാട്ടില്‍ പോയപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റ ഒരുത്തനും വന്നില്ല: ഷമ്മി തിലകന്‍ ബി.ജ.പി പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തെരഞ്ഞടുപ്പിലെ വിദേശ ഇടപെടല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും സാകേത് ഗോഖ്ലെ കത്തില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍. 27 വര്‍ഷമായി സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ബി.ജെ.പിക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ഒരു അനായാസ ജയം ഇപ്രാവശ്യമുണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളടക്കം നിരവധി മേഖലകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി കടന്നുവന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. കോണ്‍ഗ്രസും താരതമ്യേനെ മികച്ച ഇലക്ഷന്‍ പ്രചാരണമാണ് നടത്തുന്നത്. Also Read Also Read ഫൗള്‍ ചെയ്യപ്പെട്ടത് ഒമ്പത് തവണ; നെയ്മര്‍ ആരാധകരുടെ ചങ്ക് പിടഞ്ഞ നിമിഷങ്ങള്‍; പരിക്കില്‍ പ്രതികരിച്ച് ടിറ്റെ Also Read Also Read ഉണ്ണി മുകുന്ദന്റെ നായികയാവാന്‍ ആ പ്രമുഖ നടി സമ്മതിച്ചില്ല, മുഴുനീള കഥാപാത്രത്തിനായി മറ്റൊരു നടിയെ സമീപിച്ചപ്പോഴും മറുപടി ഇതായിരുന്നു: അനൂപ് പന്തളം CONTENT HIGHLIGHT: Complaint to the Election Commission against BJP’s action of sending foreign nationals to campaign for Gujarat assembly election
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ സൈനസീസിനെ കുറിച്ചും അത് കാരണമായി വരുന്ന മറ്റുള്ള അസുഖങ്ങളെ കുറിചുമാണ് പറയുന്നത്. സൈനസ് എന്ന് പറയുന്നത് നമ്മുടെ മൂക്കിൻറെ രണ്ടുവശത്തും നാല് സെറ്റ് ആയി ചെറിയ അറകളുണ്ട്. അപ്പോൾ ഈ ചെറിയ അറകൾ നമ്മുടെ തലയോട്ടിയിൽ ഉള്ളത് നോക്കി രണ്ട് സൈറ്റുകളിലേക്ക് ഒരു ചെറിയ വാതിൽ ഭാഗത്തിലൂടെയാണ് തുറക്കുന്നത്. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ മൂക്കിൻറെ ഉൾഭാഗത്തുള്ള നമ്മുടെ പുറത്തുള്ള ചർമം പോലെത്തന്നെ ഉള്ളിലും ഒരു ലയർ ഉണ്ട്. മ്യുക്കസ് എന്ന് പറയും. ഈ മ്യുക്കസ് എന്ന് പറയുന്ന ഭാഗം നമ്മൾ മൂക്കിനുള്ളിൽ നമ്മൾ ശ്വസിക്കുന്ന വായുവിൽ എന്തെങ്കിലും പൊടി പോകാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മ്യൂക്കസ് അത് റിയാക്ട് ചെയ്യും. ഇത് നമ്മുടെ ചെറിയ രീതിയിലുള്ള പ്രതിരോധശക്തി ആണ്. അപ്പോൾ ഈ റിയാക്ഷൻ എന്ന് പറയുമ്പോൾ അലർജിയുള്ള ഒരു പേഷ്യൻന്റിന് ശ്വസിക്കുന്ന വായു പൊടി ഉള്ളിൽ കയറുമ്പോൾ അത് പുറത്തേക്ക് ആകുവാൻ ഒരു പത്ത് പതിനഞ്ച് പ്രാവശ്യം തുമ്മി മൂക്കിന്റെ ഉള്ളിൽ നിന്ന് വെള്ളം ഒഴുകി വരും. സാധാരണ മനുഷ്യനാണെങ്കിൽ ഒന്നോ രണ്ടോ ml ആണ് വരിക. അലർജിയുള്ള രോഗിയാണെങ്കിൽ 15ml ഒഴുകി മൂക്കിൽ നിന്ന് തുടർച്ചയായി മൂക്കൊലിപ്പ് ഉണ്ടാകും. ഇത് തുടർച്ചയായി നടക്കുമ്പോൾ വിട്ടുമാറാത്ത ജലദോഷമായി മാറും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
വസിഷ്ഠന്‍ തുടര്‍ന്നു: ശംഖചക്രഗദാധാരിയായ ഭഗവാനാണ് മുമ്പ് പറഞ്ഞ വന്ദ്യമായ ഉപാധികള്‍ മൂലം മൂന്നു ലോകങ്ങളെയും പരിപാലിക്കുന്നത്. അതേ പവിത്ര ഉപാധികളാലാണ് സൂര്യന്‍ ജ്വലിക്കുന്നതും വിപുലമായ ഈ പ്രപഞ്ചസൃഷ്ടികളെ ബ്രഹ്മാവ്‌ സംവിധാനം ചെയ്തൊരുക്കുന്നതും. പരമശിവനും ഈ ഉപാധികളുള്ളതുകൊണ്ടാണ് തന്റെ ദൈവീകത പ്രകടമാക്കുന്നത്. സ്വയം പരിമിതപ്പെടുത്തുന്ന (അതത് വകുപ്പുകളില്‍ മാത്രം) വന്ദ്യോപാധികളാണ് എല്ലാ ദേവതകളേയും പ്രവര്‍ത്തനസജ്ജമാക്കുന്നത്. എന്നാല്‍ ‘വന്ധ്യോപാധികള്‍ ‘ (വന്ധ്യമായ, അതായത് വ്യര്‍ത്ഥമായ ഉപാധികള്‍ ) മനസ്സിനെ സുഖാനുഭവങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നു. അവ അത്തരം അനുഭവങ്ങള്‍ ആനന്ദപ്രദമാണെന്ന പ്രതീതി ജനിപ്പിച്ചു ജീവനെ മോഹിപ്പിക്കുകയും ചെയ്യുന്നു. അണ്ഡകടാഹത്തിലെ ഗ്രഹാദികള്‍ പോലും ഉപാധികളുടെ ഭാഗമായാണുണ്ടായി പ്രവര്‍ത്തിക്കുന്നത്. അവയാണ് സ്വര്‍ഗ്ഗവാസികളായ ദേവന്മാരും, ഭൂവാസികളായ മനുഷ്യരും, പാതാളവാസികളായ അസുരന്മാരും ആയി സമുദ്രത്തിലെ അലകള്‍ പോലെ പൊങ്ങിയും താണും ഉണ്ടായി മറയുന്നത്. കടലിലെ വലിയ ജീവികള്‍ക്ക് ചെറുജീവികളാണാഹാരം. എണ്ണമറ്റ ജീവജാലങ്ങള്‍ പരസ്പരം തിന്നു വിശപ്പടക്കി ജീവിക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നതും ഈ ഉപാധികള്‍ മൂലമാണ്. ഇടയ്ക്ക് തിളങ്ങിയും ഇടയ്ക്ക് മങ്ങിയും; ഇടയ്ക്ക് ജ്വലിച്ചും ഇടയ്ക്ക് ഇരുട്ടിലാണ്ടും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു. (ചന്ദ്രനിലെ കളങ്കം ഓര്‍മ്മിക്കുക) ഈ ജോലി മുടങ്ങാതെ നടക്കുന്നതും ഉപാധികളാലാണ്. രാമാ, വിസ്മയമാര്‍ന്ന ഈ കാഴ്ച കണ്ടാലും, മനസ്സിലെ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി ഈ കാഴ്ചകളിവിടെ ഉണ്ടാക്കിയതാരാണാവോ? മനസാ ഉണ്ടായ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്, ഉപാധികള്‍ക്കനുസരിച്ച്, ശൂന്യാകാശത്ത് പ്രപഞ്ചമുണ്ടാക്കിയത്രെ! അതെങ്ങിനെ യഥാര്‍ത്ഥത്തില്‍ ഉള്ളതാവും? അത് മിഥ്യ മാത്രമാവാനേ തരമുള്ളൂ. ലോകവുമായി, ദേഹവുമായി സംഗത്തില്‍ നില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും സുഖാന്വേഷണത്വര അവരെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. അവയുടെ എണ്ണമാണെങ്കില്‍ കടല്‍ത്തീരത്തെ മണല്‍ത്തരികളേപോലെ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഈ ജീവികളിലെ മനോപാധികളുടെ പ്രതികരണമാണ് ബ്രഹ്മാവിന്റെ സൃഷ്ടിയായി നാം കാണുന്ന ഈ പ്രപഞ്ചം. ഈ ജീവജാലങ്ങള്‍ ഇവിടെ, ഇപ്പോള്‍ത്തന്നെ നരകത്തീയെരിക്കാനുതകുന്ന ഉണങ്ങിയ വിറകുകള്‍ തന്നെയാണ്. ലോകത്തുള്ള സകല ദു:ഖങ്ങളും ഈ ജീവികള്‍ക്കായി മാത്രമുള്ളതാണ്. നദികള്‍ സ്വാഭാവികമായും സമുദ്രത്തിലേയ്ക്ക് കുതിച്ചു പായുന്നതുപോലെ ദുരിതങ്ങള്‍ മനോപാധികള്‍ക്ക് വശംവദരായ ജീവികളെ തേടിച്ചെല്ലുന്നു. വെറും മിഥ്യയായ ഈ സൃഷ്ടികള്‍ മുഴുവനും അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ സുഖാന്വേഷണത്വരയെ വേരോടെ അറുക്കാന്‍ കഴിഞ്ഞാല്‍ മാനസികോപാധികളാകുന്ന ‘പരിമിതികള്‍ ‘ പവിത്രമായിത്തീര്‍ന്ന് ആത്മവികാസത്തിന് വഴിതെളിക്കും. “സോപാധികമായ മനസില്‍ ഉയരുന്ന പരിമിതമായതിനോടുള്ള ആസക്തി, വേദനാജനകമാണ് രാമാ. എന്നാല്‍ അനന്തതയിലേയ്ക്കുള്ള വികാസം അല്ലെങ്കില്‍ അനന്തതയോടുള്ള ഭക്തി ഈ വേദനയെ മാറ്റുന്ന ദിവ്യൌഷധമാണ്.” യാതൊന്നിനോടും ആസക്തിയില്ലാത്ത മനസ്സ് അനന്തതയുടെ പ്രശാന്തതയില്‍ അഭിരമിക്കുമ്പോള്‍ ആനന്ദം സിദ്ധമാകുന്നു. ആത്മജ്ഞാനത്തില്‍ ദൃഢീകരിച്ചവന്‍ ഇപ്പോള്‍ , ഇവിടെവച്ച് തന്നെ മുക്തനാണ്. ജീവന്മുക്തന്‍ . (സംഗം, സംസംഗം, ഉപാധി, ബന്ധം, ആസക്തി, തതാത്മ്യഭാവം, എന്നിവയെല്ലാം അനന്തതയെ പരിമിതപ്പെടുത്തുന്നവയാണ്. ആത്മജ്ഞാനം പരിമിതികള്‍ക്കതീതമാണ്. )
കൈകാലുകൾ ഇല്ലാത്ത മോട്ടിവേഷൻ സ്പീക്കർ ആയ സിപി ഷിഹാബുദീനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. തന്റെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് കീഴാക്കിയ ഷിഹാബിന്റെ വിഡിയോകൾ ലക്ഷകണക്കിന് പേർക്കാണ് പ്രചോദനമായി മാറുന്നത്. ടെട്രാ – അമേലിയ സിൻഡ്രോം എന്ന അത്യപൂർവമായ ഒരു അവസ്ഥ ആയിരുന്നു ഷിഹാബുദീന് ദൈവം കാത്തുവെച്ചിരുന്നത് . കൈകളും കാലുകളും ഇല്ലാത്ത അവസ്ഥ ആണ് ടെട്രാ -അമേലിയ സിൻഡ്രോം എങ്കിലും നമ്മൾ കാണുന്നതിലുമധികമായിരുന്നു ഷിഹാബുദീൻ കണ്ടിരുന്ന സ്വപ്‌നങ്ങൾ. പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച് ഇദ്ദേഹം നേടിയത് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമായിരുന്നു. ‘യുവതാരം’ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ചിരപരിചിതമായ മുഖം ആണ് ഷിഹാബുദീൻന്റേത്. 18 വ്യക്തികളെയും തൻ്റെ പരിമിതികളെയും പിന്നിലാക്കി ഷിഹാബുദീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമ്പത്തികമോ കുടുംബപശ്ചാത്തലമോ അല്ല മാനസിക സ്ഥിതിയാണ് ഏറ്റവും ശക്തമായത് എന്ന് ഷിഹാബുദീൻ കണ്ടുപിടിച്ചു കഴിഞ്ഞു. മോട്ടിവേഷണൽ സ്‌പീക്കറും, നർത്തകനും, ഗായകനുമായ ഇദ്ദേഹം കൈരളി ചാനലിലെ ഫീനിക്സ് പുരസ്‌കാര ജേതാവാണ്. മഴവിൽ മനോരമയിലെ ഉഗ്രം ഉജ്ജ്വലം പരിപാടിയിലെ പ്രകടനത്തിന് ശേഷം ജനഹൃദയങ്ങളിലും ഷിഹാബുദീൻ ഇടം നേടി. ഡ്രംസ്, പിയാനോ, വയലിൻ എന്നിവ വായിക്കുന്നതിലും പ്രാവീണ്യം നേടിയ ഷിഹാബുദീൻ പറയുന്നു, സന്തോഷമാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രണയ ദിനത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഷിഹാബുദീൻ ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയിൽ ശിഹാബ് പങ്കെടുത്തിരുന്നു. അന്ന് പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഷഹാന പരിപാടി കാണുകയും ഫേസ്ബുക്കിൽ റിക്വസ്റ്റ് അയക്കുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പിജി ചെയ്യുകയായിരുന്നു ശിഹാബ് അപ്പോൾ. അങ്ങനെ ഫേസ്ബുക്ക് വഴി ചാറ്റ് ചെയ്ത ഇരുവരും പരസ്പരം മനസിലാക്കുകയും സൗഹൃദത്തിലാവുകയും ആയിരുന്നു. അങ്ങനെ ചാറ്റ് ചെയ്തു സുഹൃത്തുക്കളായ ഇരുവരും നേരിട്ട് കാണാൻ തീരുമാനിക്കുക ആയിരുന്നു. അങ്ങനെ നേരിൽ കണ്ട് സംസാരിച്ച ഇരുവരും കൂടുതൽ മനസിലാക്കുകയും കൂടുതൽ അടുക്കുകയും ചെയ്തു. പിന്നീട് ഫോൺ വിളിച്ചു സംസാരിക്കാൻ തുടങ്ങിയ ഇരുവരും പതുക്കെ പതുക്കെ പ്രണയത്തിലാവുക ആയിരുന്നു. അങ്ങനെയാണ് വീട്ടുകാരോട് കാര്യം അവതരിപ്പിക്കുന്നത്. വീട്ടുകാർക്കും വലിയ സന്തോഷമായി , എന്നാൽ ചില അകന്ന ബന്ധുക്കളിൽ നിന്നൊക്കെ ചില എതിർപ്പുകൾ ഉണ്ടായിരുന്നു എന്നും ശിഹാബ് പറയുന്നു. എന്നിരുന്നാലും തനിക്ക് അവരോട് ഒരു പരിഭവവും ഇല്ല എന്നും ശിഹാബ് കൂട്ടിച്ചേർത്തു. തങ്ങൾ തമ്മിൽ ഒരുപാട് നാളത്തെ പ്രണയം ഒന്നും ഇല്ലായിരുന്നു എന്ന് ശിഹാബ് പറയുന്നു. അങ്ങനെ പ്രണയിച്ചു നടന്നിട്ടുമില്ല. പരസ്പരം അടുത്തറിഞ്ഞു ഇഷ്ട്ടപ്പെട്ടു വിവാഹം കഴിക്കുകയായിരുന്നു. 2018ൽ ആയിരുന്നു ഷിഹാബ് ഷഹാനയെ തന്റെ ജീവിതസഖി ആക്കിയത്. രണ്ടു വയസായ ഒരു മകളുണ്ട് ആമിന. സോഷ്യൽ മീഡിയയിൽ സജീവമായ ഷിഹാബിന്‌ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഷിഹാബും ഷഹാനയും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. വീഡിയോ കാണാം 446 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post അച്ഛനെ പട്ടിണിക്കിടാൻ പറ്റില്ല , രോഗിയായ അച്ഛന് മരുന്ന് വാങ്ങണം , പെൺകുട്ടികൾ ചെയ്ത പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം December 1, 2022 “എന്റെ മടിയിൽ കിടന്നാണ് അവൻ മരിച്ചത് , അപ്പോഴും കാലിലൊക്കെ ചൂട് ഉണ്ടായിരുന്നു” , ഹൃദയം നുറുങ്ങുന്ന വേദനയിൽ നടി സബീറ്റ ജോർജ് December 1, 2022 “ഓടിച്ചുകൊണ്ടുപോകാൻ എളുപ്പം ദാമ്പത്യം , കാവ്യയും , മീനുട്ടിയും , മഹാലക്ഷ്മിയുമാണ് എന്റെ ഭാഗ്യം” , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ ദിലീപ് December 1, 2022 നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ജീവിതത്തിൽ പുതിയ സന്തോഷം , ആശംസകളുമായി സോഷ്യൽ ലോകവും ആരാധകരും December 1, 2022 ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച സംഭവം , ഏറ്റെടുത്ത സോഷ്യൽ മീഡിയ November 30, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
എറണാകുളം നോർത്തിൽ, ഓൾഡ് റെയിൽ വേ സ്റ്റേഷൻ എന്നൊരു റോഡുണ്ട്. രണ്ട് ബസ്സുകൾ ഒരുമിച്ച് കടന്നുപോകണമെങ്കിൽ അൽ‌പ്പം ബുദ്ധിമുട്ടേണ്ടിവരുന്ന വീതി കുറഞ്ഞ ഒരു റോഡാണിത്. എന്നുവെച്ച് രണ്ടുവശങ്ങളിലും പാർക്കിങ്ങുകൾക്കൊന്നും ഒരു കുറവുമില്ല. ചിലയിടങ്ങളിൽ 5 അടി ആഴമുള്ള ഓവുചാലിന് മുകളിൽ പേരിന് പോലും ഒരു സ്ലാബില്ല. ഇല്ലെന്ന് പറഞ്ഞാൽ, കോർപ്പറേഷന്റെ ചരിത്രത്തിൽ ഇന്നുവരെ അങ്ങനൊരു സ്ലാബ് ഇട്ടിട്ടില്ല എന്നുതന്നെ. ഈ റോഡിന്റെ ഒരറ്റത്ത് കസ്‌ബ പൊലീസ് സ്റ്റേഷനും മറ്റേ അറ്റത്ത് ഹൈക്കൊടതിയുമാണ്. അതിനിടയിൽ സർക്കിൾ ഇൻസ്‌പെൿടറുടെ കാര്യാലയം, ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം എന്നിങ്ങനെ ഒരുപാട് നിയമപാലക സംവിധാനങ്ങളുണ്ട്. നിയമലംഘനമോ കയ്യേറ്റമോ നടന്നാൽ നടപടി എടുക്കാൻ അധികാരമുള്ള ഏമാന്മാരും ശിക്ഷവിധിക്കാൻ പോന്ന സംസ്ഥാനത്തെ പരമോന്നത കോടതിയുമൊക്കെയുള്ള ഈ റോഡിൽ വർഷങ്ങളായി നടക്കുന്ന അപകടകരവും അന്യായവുമായ ഒരു കൈയ്യേറ്റമാണ് ചിത്രത്തിലുള്ളത്. വർക്ക് ഷോപ്പിലെ ജീവനക്കാർ റോഡിൽ നിന്നാണ് ജോലി ചെയ്യുന്നത് Joy Industrials എന്ന സ്ഥാപനത്തിലെ കൂറ്റൻ പൈപ്പുകളും ലോഹത്തകിടുകളുമൊക്കെ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കൽ, ഗ്രൈൻഡിങ്ങ്, വെൽഡിങ്ങ് എന്നിങ്ങനെ വലിയൊരു വർക്ക് ഷോപ്പിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഈ റോഡിന്റെ നടപ്പാത എന്ന് പറയാവുന്ന ഭാഗത്തിട്ട് നടത്തുന്നു. കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ, റോഡരുകിലുള്ള ഓവുചാലിന് മുകളിൽ സ്ലാബ് ഇട്ടിരിക്കുന്ന ഭാ‍ഗം മുതൽ വശങ്ങളിലുള്ള വെളുത്ത വര വരെയുള്ള പൊതുനിരത്ത് അവർ സ്ഥിരമായി കയ്യേറിയിരിക്കുന്നു. പൈപ്പുകൾ മുഴുവൻ കിടത്തിയിട്ടിരിക്കുന്നത് റോഡിന്റെ ഓരത്താണ്. ഇതിന്റെ നാലിലൊന്ന് നീളവും വ്യാസവുമുള്ള പൈപ്പ് പോലും അകത്ത് കയറ്റിയിട്ട് ജോലി ചെയ്യാനുള്ള സ്ഥലമോ, സൌകര്യമോ വർക്ക് ഷോപ്പിൽ ഇല്ല. ആ വലിയ പൈപ്പുകൾക്ക് അടിയിൽ വെച്ചിരിക്കുന്ന വലിയ കമ്പി നിൽക്കുന്നത് റോഡിലെ വെളുത്ത വരയിലാണ്. അപകടം പിടിച്ച കമ്പികൾ റോഡിലേക്ക് ഒരു കാൽനട യാത്രക്കാരനെ അപായപ്പെടുത്താൻ അത് ധാരാളം. ഗ്യാസ് കട്ടിങ്ങ്/വെൽഡിങ്ങ് നടത്തുന്ന ജീവനക്കാരനേയും അയാളുമായി സല്ലപിച്ച് റോഡിൽ നിൽക്കുന്ന മറ്റ് ചിലരേയും ചിത്രത്തിൽ കാണാം. പൈപ്പുകളെല്ലെങ്കിൽ മറ്റേതെങ്കിലും കനത്ത ഇരുമ്പ് കമ്പികളും പ്ലേറ്റുകളും ഒക്കെ ഈ നിരത്തിൽ നിത്യക്കാഴ്ച്ചയാണ്. കാൽനടയാത്രക്കാരൻ പോകുന്നത് അപകടത്തിന്റെ ഓരം ചേർന്ന് ഇത്രയും അപകടം പിടിച്ച വർക്ക് ഷോപ്പ് ജോലികൾ ചെയ്യുന്നതിന് ഓരം ചേർന്ന് വേണം സ്ക്കൂൾ കുട്ടികൾ അടക്കമുള്ള പൊതുജനം കടന്നുപോകാൻ. ഒരു ദിവസം 50 പൊലീസ് വാഹനങ്ങളെങ്കിലും ഈ വഴി കടന്നുപോകുന്നുണ്ട്. പക്ഷെ ആരും ഇതൊന്നും കാണുന്നില്ല. അവർ തിരക്കുപിടിച്ച് പോകുന്നത് ബൈക്കിന്റെ ഹെൽമറ്റ് വെക്കാതെ ബൈക്കിൽ യാത്ര ചെയ്യുന്നവരെക്കൊണ്ട് പിഴയടപ്പിക്കാനാകുള്ള അതീവ ശ്രദ്ധചെലുത്തേണ്ട ദൌത്യത്തിനാകുമ്പോൾ കുറ്റം പറയാനാവില്ലല്ലോ ? കുണ്ടും കുഴിയുമുള്ള റോഡുകൾ നന്നാക്കിത്തരുന്നില്ല എന്നത് അവിടെ നിൽക്കട്ടെ, മറ്റുള്ള റോഡുകളിലെ ഇത്തരം അപകടം പിടിച്ച കൈയ്യേറ്റങ്ങൾ എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു. അത്താഴപ്പട്ടിണിക്കാരന്റെ പെട്ടിക്കടയോ വഴിവാണിഭമോ ഒന്നുമല്ലല്ലോ ഈ നടക്കുന്നത് ?! റോഡ് സേഫ്റ്റി, ട്രാഫിൿ ബോധവൽക്കരണം, ആന, ചേന, പിണ്ണാക്ക് എന്നൊക്കെപ്പറഞ്ഞ് ട്രാഫിൿ പൊലീസുകാരും മറ്റും റോഡിലിറങ്ങി പൊറാട്ട് നാടകങ്ങൾ കളിച്ച് തിമിർക്കുന്നതിന് മുൻപ് ആദ്യം ഇത്തരം തോന്ന്യാസങ്ങൾക്ക് അറുതിവരുത്തണം. കുറഞ്ഞപക്ഷം ഹൈക്കോടതിയുടെ 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിലെങ്കിലും.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
വസിഷ്ഠന്‍ തുടര്‍ന്നു: “ചോദ്യകര്‍ത്താക്കള്‍ രണ്ടു തരത്തിലാണുള്ളത്. അജ്ഞാനികളും, പ്രബുദ്ധരും. അജ്ഞാനിക്കുള്ള ഉത്തരം അവനു യോജിച്ചവണ്ണം അവന്റെ നിലയനുസരിച്ചു വേണം നല്‍കാന്‍. പ്രബുദ്ധനുള്ള ഉത്തരം അവന്റെ നിലയ്ക്ക് യോജിച്ചതുമാവണം.” ഇതുവരെ നീ അജ്ഞാനിയായിരുന്നു. അതുകൊണ്ട് ബുദ്ധിപരമായ ഉത്തരങ്ങള്‍ മതിയായിരുന്നു. ഇപ്പോള്‍ നിനക്ക് സത്യമറിയാം എന്നുള്ളതുകൊണ്ട് ബുദ്ധിപരമോ യുക്ത്യാനുസാരിയോ ആയ ഉത്തരങ്ങള്‍ മതിയാവുകയില്ല. രാമാ, വാക്കുകള്‍ കൊണ്ട് പറയാവുന്ന എല്ലാം, അവ എത്ര വിശദീകരിച്ചു പറഞ്ഞാലും ചുരുക്കിപ്പറഞ്ഞാലും, എത്ര സൂക്ഷ്മവും അഭൌമവുമാണെങ്കില്‍പ്പോലും യുക്തി, ദ്വന്ദത, ഭിന്നത, എന്നീ പരിമിതികള്‍ ഉള്ളവയാണ്. അത്തരം നിറം പിടിച്ച ഉത്തരങ്ങള്‍ നിനക്ക് നല്‍കാന്‍ വയ്യ. എന്നാല്‍ വാക്കുകള്‍ക്ക്, സ്വയം നിറംപിടിപ്പിക്കാതെ ശുദ്ധസത്യം മാത്രം പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള കഴിവില്ല താനും. നിന്നെപ്പോലുള്ളവന് നിര്‍മലമായ സത്യം മാത്രമേ പകര്‍ന്നു നല്‍കാവൂ. എന്നാല്‍ നിര്‍മലസത്യം നിശ്ശബ്ദതയില്‍ മാത്രമേ വെളിപ്പെടുകയുള്ളു. ആ മൌനം യുക്ത്യാനുസാരിയായ എല്ലാ അന്വേഷണങ്ങളില്‍ നിന്നും സ്വതന്ത്രമാണ്. പരമമായ അവസ്ഥയാണത്. അതുകൊണ്ട് മൌനം മാത്രമേ നിന്റെ ചോദ്യത്തിന് ഉത്തരമായി തരാന്‍ കഴിയൂ. എല്ലാ ഭാവാവിഷ്കാരങ്ങളും അത് പ്രകടിപ്പിക്കുന്നവന്റെ സ്വഭാവത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ നിത്യശുദ്ധപ്രബുദ്ധവും അഭേദവുമായ അനന്താവബോധത്തില്‍, പരമാത്മാവില്‍ സുദൃഢനാണ്. എങ്ങനെയാണ് വാക്കുകള്‍കൊണ്ട് എന്റെ സഹജഭാവത്തില്‍ കളങ്കം ചാര്‍ത്തുക? വാക്കുകള്‍ക്ക് പകരാനാവാത്ത കാര്യം പറയാന്‍ ശ്രമിച്ച് എന്നിലെ പരിപൂര്‍ണ്ണതയെ ഞാനെന്തിനു വികലമാക്കണം? അതിനാല്‍ അനന്തതയെ എന്റെ മനസ്സിലുയരുന്ന വാക്കുകളിലേയ്ക്ക് ചുരുക്കാന്‍ ഞാന്‍ തുനിയുന്നില്ല. രാമന്‍ പറഞ്ഞു: വാക്കുകള്‍ ദ്വന്ദതയാലും പരിമിതികളാലും കളങ്കപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം. അതങ്ങനെ ഇരിക്കുമ്പോള്‍ത്തന്നെ ആ പരിമിതികള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ പറയൂ അങ്ങാരാണ്? വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ശുദ്ധാകാശം പോലെ നിര്‍മ്മലമായ ബോധമാണ്. വിഷയാനുബദ്ധങ്ങളായ അനുഭവങ്ങള്‍ക്ക് ഞാന്‍ വശംവദനല്ല. അനന്തമായ നിര്‍മ്മലാവബോധമാണ് ഞാന്‍. നീയും അതുതന്നെ. ലോകം മുഴുവന്‍ അത് തന്നെയാണ്. എല്ലാമെല്ലാം അവിഭാജ്യമായ അദ്വയമായ ബോധമാണ്. ഞാന്‍ ശുദ്ധപ്രബുദ്ധതയാണ്. അതില്‍ നിന്നും വിഭിന്നമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ എന്നെ വേര്‍തിരിച്ചു പറയാന്‍ എനിക്കാവില്ല. ഒരാള്‍ തന്നെക്കുറിച്ച് വ്യതിരിക്തമായ ഒരു ധാരണയെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു പകരം അഹംകാരവും തല്‍സംബന്ധിയായ മറ്റെല്ലാം ഉദിച്ചുയരുന്നത്. ഒരാളുടെ പരമമായ അവസ്ഥ എന്നത് ജീവിച്ചിരിക്കുമ്പോഴും ‘മരിച്ച’പോലുള്ള ‘അകര്‍മ്മാ’വസ്ഥയാണ്. എന്നാല്‍ ഈ അഹംകാരം സ്വയം മുക്തിപദം കൈവരിക്കാന്‍ ശ്രമിക്കുക എന്നത് അസംബന്ധമാണ്. കാരണം അഹംകാരത്തിന് സത്യത്തെ അറിയാനാവുന്നതെങ്ങനെ? അനന്താവബോധത്തിന് സ്വയം സാക്ഷാത്ക്കരിക്കേണ്ടതായി ഒന്നുമില്ല. എങ്ങനെ നോക്കിയാലും ജന്മനാ അന്ധനായ ഒരാള്‍ നല്ലൊരു ചിത്രം ‘കാണുന്നതു’പോലെയുള്ള അവസ്ഥയാണിത്. ബോധത്തില്‍ ചലനം ഉണ്ടായാലും ഇല്ലെങ്കിലും പാറപോലെയുറച്ചു നില്‍ക്കുന്ന സാധകന്റെ അവസ്ഥയാണ് മോക്ഷം, അല്ലെങ്കില്‍ നിര്‍വാണം. അയാള്‍ ‘മറ്റൊന്നിനെ’ കാണുന്നില്ല. അയാളില്‍ ആശകളോ ആസക്തികളോ ഇല്ല. അയാളില്‍ ‘ഞാന്‍’. ‘നീ’, ‘’അവര്‍’, മുതലായ സത്തകള്‍ ഇല്ല. എല്ലാമെല്ലാം ഒന്നാണ്, എകാത്മകമാണ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Buzzfeed-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഓൺലൈൻ Buzzfeed വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു, MP4, M4A, 3GP എന്നിവയിൽ സൗജന്യമായി Buzzfeed വീഡിയോ ഓൺലൈനായി ഡൗൺലോഡ് ചെയ്യുക. Buzzfeed വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ Buzzfeed വീഡിയോ ഡൗൺലോഡർ ആഡ്ഓൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. Buzzfeed വീഡിയോ ഡൗൺലോഡർPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. Buzzfeed വീഡിയോ ഡൗൺലോഡർ കൂടെ Buzzfeed വീഡിയോ ഡൗൺലോഡർ MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വീഡിയോ ഫയലുകൾ Buzzfeed വീഡിയോ ഡൗൺലോഡറിലേക്ക് അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും തയ്യാറാണ്. ഞങ്ങളുടെ Buzzfeed വീഡിയോ ഡൗൺലോഡർ ടൂളുകൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ Buzzfeed വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് Buzzfeed വീഡിയോ ഡൗൺലോഡർ സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. Mac-നുള്ള Buzzfeed വീഡിയോ ഡൗൺലോഡർ Mac-നുള്ള ഏറ്റവും ഫലപ്രദമായ Buzzfeed വീഡിയോ ഡൗൺലോഡർ, Mac-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും Buzzfeed വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ Buzzfeed വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച Buzzfeed വീഡിയോ ഡൗൺലോഡർ, സൗജന്യ Buzzfeed വീഡിയോ ഡൗൺലോഡർ മാക്. ഐഫോണിനായുള്ള Buzzfeed വീഡിയോ ഡൗൺലോഡർ iPhone/iPad-ൽ Buzzfeed വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ Buzzfeed വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ സൗജന്യ Buzzfeed വീഡിയോ ഡൗൺലോഡർ, iPhone, iPad 2022 എന്നിവയ്‌ക്കായുള്ള ഞങ്ങൾ അപ്ലിക്കേഷനുകൾ, iphone-നുള്ള എളുപ്പമുള്ള ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. Buzzfeed വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും Buzzfeed വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം, Windows 64 PC-നുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, വിൻഡോകൾക്കായി 4K Buzzfeed വീഡിയോ ഡൗൺലോഡർ 64 ബിറ്റ് ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-ക്കുള്ള Buzzfeed വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. Buzzfeed വീഡിയോ ഡൗൺലോഡർ chromebook 2022-ൽ Chrome-നുള്ള മികച്ച Buzzfeed വീഡിയോ ഡൗൺലോഡർ, 4K-ലും മറ്റും Chromebook-ൽ Buzzfeed വീഡിയോകൾ ഓഫ്‌ലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം Buzzfeed വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ Buzzfeed വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ നിങ്ങളെ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K Buzzfeed വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള Buzzfeed വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ഒരു ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും Buzzfeed വീഡിയോ കൺവെർട്ടർ സൗജന്യമാണ് ഒരേയൊരു ഗുണമേന്മയുള്ളതും Buzzfeed വീഡിയോ ഡൗൺലോഡർ സൗജന്യവും - ഏത് Buzzfeed വീഡിയോയും ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-നുള്ള സൗജന്യ Buzzfeed വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ Buzzfeed വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികം Buzzfeed വീഡിയോ അല്ലെങ്കിൽ ഒരു Buzzfeed വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, Buzzfeed വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർമ്മിക്കുക. Buzzfeed വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ Buzzfeed വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, Buzzfeed വീഡിയോ ഡൗൺലോഡർ വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ടൂളുകളിൽ നിന്ന് Buzzfeed വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Buzzfeed വെബ്സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ Buzzfeed വീഡിയോ തിരഞ്ഞെടുക്കുക, പങ്കിടുക ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക Buzzfeed വീഡിയോ ഡൗൺലോഡർr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ട് എല്ലാവരും നിങ്ങളും ഓൺലൈൻ Buzzfeed വീഡിയോ ഡൗൺലോഡർ ഉപയോഗിക്കണം ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. Buzzfeed വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ Buzzfeed വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്‌മാർക്ക് ചെയ്യാം ഉദാഹരണത്തിന്, എനിക്ക് Buzzfeed chrome, firefox എക്സ്റ്റൻഷനുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എങ്ങനെ ഈ വെബ്സൈറ്റ് സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Buzzfeed ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ Buzzfeed ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് ചെയ്യുക വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. Buzzfeed വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ Buzzfeed വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് സൗജന്യം. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. Buzzfeed വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക Buzzfeed വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കേരളീയരുടെ തനതു പ്രാതൽ വിഭവമാണു് പുട്ടു്. അരി, ഗോതമ്പ്, ചാമ, പഞ്ഞപ്പുല്ലു് തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങൾ കൊണ്ടും പുട്ടുണ്ടാക്കാം. ആവശ്യം വേണ്ട സാധനങ്ങൾ: തരിതരിപ്പായി പൊടിച്ച ധാന്യം (അരി, ഗോതമ്പ് ഏതായാലും മതി) തേങ്ങ ചിരവിയത് ഉപ്പ്, വെള്ളം ആവശ്യത്തിനു് പൊടിച്ചെടുത്ത ധാന്യം ഉപ്പുചേർത്ത വെള്ളം അൽപ്പാൽപ്പമായി ചേർത്തു തരിതരിപ്പായി കുഴയ്ക്കുക. പൊടി കുതിർക്കാനാണിത്. കുറേശെ വെള്ളം ചേർത്ത് കൈ കൊണ്ട് നന്നായി ഞരടി വേണം കുഴയ്ക്കാൻ. ഇങ്ങനെ കുഴച്ച പൊടി അല്പസമയം വെയ്ക്കുക. പുട്ടുകുടത്തിൽ വെള്ളമെടുത്ത് തിളപ്പിക്കുക. പുട്ടുകുറ്റിയിൽ തേങ്ങ ചിരവിയതും പൊടി കുതിർത്തതും ഇടവിട്ട് നിറച്ചു ആവികയറ്റി വേവിക്കുക. കറികളോ പഴമോ ചേർത്തു ചൂടോടെ ഉപയോഗിക്കാം. "https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പുട്ട്&oldid=10440" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
അതിനാൽ, യുദ്ധം ചെയ്യാൻ തനിക്ക് തീരെ താല്പര്യമില്ല. മാത്രവുമല്ല ഹിംസ ഇഷ്ടമുള്ള കാര്യവുമല്ലെന്നും വാവരോട് കീഴടങ്ങുകയാണ് നല്ലതെന്നും മണികണ്ഠൻ പറഞ്ഞു. പക്ഷേ വാവർ ബാലനായ നീ അച്ഛനമ്മമാരുടെ സമീപത്തേയ്ക്ക് മടങ്ങിപ്പോകണമെന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. കുട്ടികളോടുള്ള സ്നേഹമാണ് വീണ്ടും തന്നെ പിൻതിരിപ്പിക്കാൻ വാവരെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമായ കുമാരൻ പുഞ്ചിരി തൂകിക്കൊണ്ട്, കീഴടങ്ങാൻ തയ്യാറല്ലെങ്കിൽ നിരപരാധികളായ നമ്മുടെ സൈന്യങ്ങളെ ഒഴിവാക്കിയിട്ട് നമുക്കു തമ്മിൽ നേരിടാമെന്നും വാവരെ പരാജയപ്പെടുത്തിയതിനു ശേഷം മാത്രമേ താൻ മടങ്ങി പ്പോവുകയുള്ളുവെന്നും വാവരോട് പറഞ്ഞു. ഒരു തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ട്, ചെറിയ ബാലനായ നീ ഈ പരാക്രമിയോടെതിരിട്ടാൽ നിനക്ക് മരണം നിശ്ചയമാണെന്ന് വളരെ കർശനമായി വാവർ മണികണ്ഠനോടറിയിച്ചു. ഒപ്പം ബാലനെ നിഗ്രഹിച്ചുവെന്ന പേരുദോഷം തനിക്കുണ്ടാകേണ്ടെന്ന ചിന്തയും വാവരെ അലട്ടിയിരുന്നു. സ്വന്തം കഴിവിലുള്ള വിശ്വാസം നല്ലതുതന്നെ. വാക്കുകളേക്കാൾ നല്ലത് പ്രവൃത്തിയാണെന്ന കുമാരന്റെ വാക്കുകൾ കേട്ട് വാവർ യുദ്ധത്തിനൊരുങ്ങി.അതിശക്തന്മാരെ നിഷ്പ്രയാസം കീഴടക്കിയ തനിക്ക് മണികണ്ഠന്റെ മുന്നിൽ അഭ്യാസങ്ങളും തന്ത്രങ്ങളുമൊന്നും വിലപ്പോകുന്നില്ലെന്നു കണ്ട്, ഭവാനൊരിയ്ക്കലും സാധാരണ ബാലനല്ലെന്നും പല രാജാക്കന്മാരെ തോല്പിച്ച തന്നെ നിഷ്പ്രയാസം കീഴ്പ്പെടുത്തിയ അങ്ങാരാണെന്ന് ദയവായി അരുളിച്ചെയ്താലുമെന്ന വാവരുടെ വാക്കുകൾ കേട്ട് സദാ കളിയാടുന്ന പുഞ്ചിരിതൂകിയ മണികണ്ഠൻ, അതൊക്കെ വഴിയെ താങ്കൾ മനസിലാകുമെന്നും ഇപ്പോൾ പാപകർമ്മങ്ങളായ അക്രമം വെടിഞ്ഞ് ശേഷിക്കുന്ന കാലമത്രയും സൽക്കർമ്മങ്ങൾ ചെയ്തു ജീവിക്കുകയെന്നും, താങ്കളുടെ ജീവിത സാഹചര്യങ്ങളാണ് പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അരുൾ ചെയ്തു. തൊഴുകൈകളോടെ കുമാരന്റെ വാക്കുകൾ കേട്ട വാവർ അങ്ങയുടെ ദാസനായി വർത്തിക്കാൻ അനുവാദം നൽകണമെന്ന് അപേക്ഷിച്ചു . സമയമാകുമ്പോൾ തന്റെ സമീപത്തേക്ക് വിളിപ്പിക്കുമെന്നും അടുത്തു തന്നെ സ്ഥിരമായി അങ്ങേയ്ക്കൊരു സ്ഥാനവും നൽകാമെന്ന മണികണ്ഠ വചനങ്ങൾ കേട്ട് വാവർ ആനന്ദ സാഗരത്തിലാറാടി, വാവരെ അനുഗ്രഹിച്ച ശേഷം സൈന്യസമേതം മണികണ്ഠൻ കൊട്ടാരത്തിലേയ്ക്കു യാത്രയായി. കടൽക്കൊള്ളക്കാരനെ കീഴടക്കിയ അത്ഭുതവാർത്തയറിഞ്ഞ പന്തളരാജ്യത്തിനാകെ മണികണ്ഠനോടുള്ള വാത്സല്യം വർദ്ധിച്ചു കൊണ്ടിരുന്നു.
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് അള്‍ട്ടോ കെ10 ഒരുമാസം മുമ്പാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയിൽ, ഹാച്ച്ബാക്കിൽ വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണഅ മാരുതി സുസുക്കി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ K10-ന് മാരുതി സുസുക്കി 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ആൾട്ടോ 800cc ഹാച്ച്ബാക്കിന് 29,000 രൂപയുടെ ആനുകൂല്യം ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഒരു കാർ അത്തരമൊരു സ്‍കീമിൽ വളരെ നേരത്തെ ഉൾപ്പെടുത്തുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് വളരെ അപൂർവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി ആൾട്ടോ K10 ഈ ആഗസ്ത് 18 നാണ് പുറത്തിറങ്ങിയത്. പുതിയ ആൾട്ടോ K10 ന്റെ ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന് 3.99 ലക്ഷം മുതൽ 5.84 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. 800 സിസി മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 3.39 ലക്ഷം രൂപയാണ്. പുതിയ കെ-സീരീസ് 1.0 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ എന്നിവയുമായി പുതിയ തലമുറ ആൾട്ടോ കെ10 വരുന്നു. പരമാവധി 66.62PS കരുത്തും 89 Nm ൽ പരമാവധി ടോർക്കും സൃഷ്ടിക്കാൻ ഇതിന് കഴിയും. പുതിയ തലമുറ ആൾട്ടോ K10 ഓട്ടോമാറ്റിക് വേരിയന്റുകളിൽ 24.90 kmpl ഇന്ധനക്ഷമത അവകാശപ്പെടുമ്പോൾ മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്യുമെന്നും മാനുവൽ വേരിയന്റുകൾ 24.39 kmpl വാഗ്ദാനം ചെയ്യുമെന്നും മാരുതി പറയുന്നു. പുതിയ ആൾട്ടോ കെ10 ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. എസ്-പ്രെസോ, സെലേരിയോ, വാഗണ്‍ ആര്‍ തുടങ്ങിയ സഹോദരങ്ങളിൽ നിന്ന് കടമെടുത്ത 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ ഉണ്ട് . ഇത് യുഎസ്‍ബി, ബ്ലൂടൂത്ത്, ഓക്സ് കേബിള്‍ എന്നിവയോടൊപ്പം ആപ്പിള്‍ കാര്‍ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് വീലും പുതിയതും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി മൗണ്ടഡ് കൺട്രോൾ സഹിതം വരുന്നു. ആൾട്ടോ കെ 10 ലും മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട്, പ്രീ-ടെൻഷനർ, ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റ് എന്നിവയ്‌ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നിവ ഉൾപ്പെടുന്നു. സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ മാരുതി സുസുക്കി ആൾട്ടോ K10 ലഭ്യമാകുന്നത്. More News ലേറ്റസ്റ്റ് ന്യൂസ് അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്; പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്; താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുക... ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […] Delhi ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച കാമുകി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […] കേരളം ശക്തമായ രോഗപ്രതിരോധ സംവിധാനവും ആരോഗ്യമുള്ള എല്ലുകളും വേണമെങ്കിൽ വിറ്റമിൻ ഡി ആവശ്യമാണ്; കുട്ടികൾക്ക് വിറ്റാമിൻ ഡി പ്രധാനമാകുന്നത് എന്തുകൊണ്ട്?.. വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […] ലേറ്റസ്റ്റ് ന്യൂസ് ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറൽ സങ്കൽപ്പം ... തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […] Chennai ഓഷ്യൻ സാറ്റ്- 3 വിക്ഷേപിച്ചു; പിഎസ്എൽവി- സി54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം, ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു ! ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […] ലേറ്റസ്റ്റ് ന്യൂസ് രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുന്നു, സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ട്‌; വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു. Current Politics വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴ... കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […] കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] തിരുവനന്തപുരം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] Load More Don't Miss കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫുട്ബോൾ മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] പൊളിറ്റിക്‌സ് മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] ദേശീയം ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊളിറ്റിക്‌സ് തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] കേരളം മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […] ദേശീയം എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്, ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം; ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ... ഡല്‍ഹി: 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് […]
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
‘അറബിക്കടലിലെ പലസ്തീനാക്കരുത്’; ലക്ഷദ്വീപിലെ സാഹചര്യത്തെക്കുറിച്ച് കലാവിദ്യാര്‍ത്ഥിയായ സ്വദേശിയുടെ കുറിപ്പ് പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായി, വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കുടുംബം പ്രൊഫ. ഹാനി ബാബു ഗുരുതര രോഗാവസ്ഥയില്‍; ജയിലധികൃതര്‍ ചികിത്സ നിഷേധിക്കുന്നുവെന്ന് കുടുംബം Prof. Hany Babu’s health critical with acute eye infection; Family calls out inaction by prison authority സിദ്ദീഖ് കാപ്പനെ എയിംസ് കോവിഡ് വാര്‍ഡില്‍ നിന്നും മഥുര ജയിലിലേക്ക് മാറ്റിയത് കോവിഡ് പരിശോധന നടത്താതെ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് സിദ്ദീഖ് Shailaja Padindala’s ‘Vote Haaki’, a searing work hinting at a futuristic gender sensitive abode പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമെത്തിയ യുവാവിന് സ്റ്റാഫിന്‍റെ അധിക്ഷേപം; ‘പരാതിപ്പെട്ടിട്ടും നടപടിയില്ല’ കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ ആശുപത്രിക്കട്ടിലില്‍ ചങ്ങലക്കിട്ടു; മാനസികമായി എത്ര തളര്‍ന്നിട്ടുണ്ടാവുമെന്ന് ഭാര്യ റെയ്ഹാനത്ത് കോവിഡ്-സിദ്ദീഖ് കാപ്പന്‍റെ നില ഗുരുതരം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബവും മാധ്യമ പ്രവര്‍ത്തകരും CoVID 19; ”Why not the money spent on more beds and oxygen plants?” Asks Dr Kafeel Khan വാളയാര്‍ കേസ്: ഹരീഷ് വാസുദേവന്‍റെ അരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അഡ്വ. ബോബി തോമസ് കേരളത്തില്‍ ബിജെപി വളര്‍ച്ച സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കഴിവുകേട്-സി മണികണ്ഠന്‍ “My condition is almost similar to that of a Muslim by now, only after hearing that I am thinking of conversion” says Chitra Lekha പാചക വിഡിയോ പോസ്റ്റ് ചെയ്തു; രെഹന ഫാത്തിമയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഹൈക്കോടതി “Make ‘right to health care’ justifiable through legislation”; demands ‘Health for All’ “മുഖ്യമന്ത്രിയുടെ മുഴുവന്‍ പിന്തുണയും വേണം”; സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത് മാവോയിസ്റ്റ് നേതാവ് വേല്‍മുരുഗന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം; പൊലീസ് ഭാഷ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ”ഇന്ത്യയെ നോക്കൂ എത്ര വൃത്തികേടാണ്”- ഡോണൾഡ് റ്റ്രംപ് സിദ്ധീഖ് കാപ്പന്‍റെ അറസ്റ്റ് രാജ്യത്തെ നീതിയുടെ അവസ്ഥയെ വെളിവാക്കുന്നുവെന്ന് എൻ പി ചേക്കുട്ടി; മോചനം ആവശ്യപ്പെട്ട് മാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം സവര്‍ണ ശക്തികളുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് സര്‍വ്വകലാശാലയിലെത്തിയ മുസ്ലിം ചെറുപ്പം നിശ്ശബ്ദരാകാന്‍ തീരുമാനിച്ചിട്ടില്ല, നജീബ് തിരോധാന ദിനത്തില്‍ താഹിര്‍ ജമാല്‍ “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ?”യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത് ഹത്രസ് റിപ്പോര്‍ട്ടിങ്; അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റമടക്കം ചാര്‍ത്തി യുപി പൊലീസ് ഹത്രസ്: ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം Bihar students writes to RJD to break silence on the incarceration of Sharjeel Imam and Meeran Haider മനുസ്മൃതിയും യോഗി ആദിത്യനാഥിന്‍റെ കോലവും കത്തിച്ച് കേരള ഭീം ആര്‍മിയുടെ പ്രതിഷേധം ജയിലില്‍ മാനസിക പീഡനമെന്ന് ഗുല്‍ഫിഷാ ഫാത്തിമ; ‘ജയില്‍ ഉദ്യോഗസ്ഥര്‍ വിളിക്കുന്നത് വിദ്യാഭ്യാസം നേടിയ ഭീകരവാദി എന്ന്’ ”അവരില്‍നിന്നും രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അവരെന്നെ കൊല്ലുമായിരുന്നു”; പൊലീസ് ആക്രമണത്തെക്കുറിച്ച് കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ കമ്രാന്‍ യൂസുഫ് “They asked me to forget the children died in oxygen tragedy, how will I? They died in front of our eyes”; Dr Kafeel Khan ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി ഡോ.കഫീല്‍ ഖാന്‍റെ മോചനം തടയാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സഹോദരന്‍; കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും അദീല്‍ഖാന്‍ ഡോ.കഫീല്‍ ഖാനെതിരെയുള്ള ദേശ സുരക്ഷാ നിയമം പിന്‍വലിച്ച് അലഹാബാദ് ഹെെ കോടതി; ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവ് UAPA, Goonda act to be invoked; Is Bengaluru violence just an immature reaction to ‘blasphemy’? കവളപ്പാറ-പുത്തുമല പുനരധിവാസ മാതൃക പെട്ടിമുടിയിലും നടപ്പാക്കുമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്ന് ​ഗോമതി കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന പുതിയ ഇ.ഐ.എ ഡ്രാഫ്റ്റ് “സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കിൽ അവരിത്രയും പേർ ലയങ്ങളിൽ ഉണ്ടാകുമായിരുന്നില്ല”; പെട്ടിമുടി ദുരന്തത്തെ കുറിച്ച് ​ഗോമതി
മരണമെത്തുന്നുവെന്ന തോന്നലിൽനിന്നു കുതറിമാറാൻപോലും വയ്യാത്തതുപോലെ. അധ്വാനിച്ചു കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെല്ലാം സി.എൻ.വിജയകൃഷ്ണന്റെ മനസ്സിൽ തെളിഞ്ഞുവന്നു. മനസ്സിൽ കോഴിക്കോട് നഗരം നീണ്ടു നിവർന്നു. ഭാര്യയും മകനും ചങ്ങാതികളും നെഞ്ചിലിരുന്നു വിങ്ങി. ശൂന്യത വന്നു നിറഞ്ഞപ്പോൾ ഉള്ളിൽ ഉറഞ്ഞുനിന്ന മൗനത്തോട് വിജയകൃഷ്ണൻ വീണ്ടും ചോദിച്ചു, ഞാൻ ഉടൻ മരിച്ചു പോകുമോ?. ഓർമകളും ചിന്തകളും പൊരിവെയിലിൽനിന്നു വിയർത്തപ്പോൾ ഭാര്യ ഉഷയോടു പറഞ്ഞു, ‘ഞാൻ ഉടൻ മരിക്കും’. കാലിക്കറ്റ് സിറ്റി ബാങ്ക് മാനേജർമാരോടും ‘ലാഡർ’ ജനറൽ മാനേജരോടും സുഹൃത്തായ കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജി വിഭാഗം തലവൻ ഡോ. രാജനോടും മരണവികാരം പങ്കുവച്ചു. ഡോ. രാജന്റെ നിർബന്ധപ്രകാരം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഫുൾ ബോഡി ചെക്കപ്പിനു ചെന്ന വിജയകൃഷ്ണൻ ശസ്ത്രക്രിയ കഴിഞ്ഞാണു വീട്ടിലേക്കു മടങ്ങിയത്. ‘നിങ്ങളെ ഞാൻ അഡ്മിറ്റ് ചെയ്യുന്നു. വീട്ടിൽ വിളിച്ചറിയിച്ചോളൂ’, ട്രെഡ് മില്ലിൽ ഓടി ഏഴുമിനിറ്റായപ്പോൾ ഡോ. അശോകൻ നമ്പ്യാർ പറഞ്ഞിടത്തുനിന്നാണ് എല്ലാം മാറിമറിഞ്ഞത്. പുറത്തിറങ്ങാൻപോലും അനുവദിച്ചില്ല. ഭാര്യയെ ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. ശസ്ത്രക്രിയയ്ക്കു തയാറെടുപ്പുകളായി. പിറ്റേന്ന്, ജൂലൈ ആറിനു പുലർച്ചെ അഞ്ചുമണിക്കു ഡോ. ഹരിലാലിന്റെ നേതൃത്വത്തിൽ ബൈപാസ് ശസ്ത്രക്രിയ. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസ്സം മാത്രമല്ല, അവ ശോഷിച്ചു ചുരുങ്ങിയ നിലയിലുമായിരുന്നു. ഇത് അപൂർവമാണത്രെ. പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. അഹമ്മദ്കുട്ടി യുഎസിൽനിന്നു കോഴിക്കോട്ടെ വീട്ടിലെത്തിയതു നിമിത്തമായി. വിവരമറിഞ്ഞ് ഡോ. അഹമ്മദ്കുട്ടിയും ആശുപത്രിയിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡോ. അഹമ്മദ്കുട്ടിയാണു പറഞ്ഞത്, ‘വിജയകൃഷ്ണാ...രോഗത്തിന്റെ ഒരു ലക്ഷണവും കണ്ടില്ലെന്നാണു നീ പറയുന്നത്, എങ്കിൽ ഇതു രണ്ടാം ജന്മമാണ്’. ചിട്ടപ്പെടുത്തൽ ഒട്ടുമില്ലാതെ കെട്ടിപ്പൊക്കിയ ജീവിതം രസകരമായ അനുഭവങ്ങളുടെ കടലാണെന്നു വിജയകൃഷ്ണൻ പറയും. സഹകരണ മേഖലയുടെ ജാതകം മാറ്റിയെഴുതിയ വിജയകൃഷ്ണന്റെ ജീവിതത്തിലെ ആദ്യത്തെ പുറപ്പാടുകൾ പക്ഷേ തോൽവികളുടേതായിരുന്നു. സി.എൻ. വിജയകൃഷ്ണൻ പത്താംക്ലാസിൽ തോറ്റു സ്കൂളിന്റെ പടിയിറങ്ങിയ അദ്ദേഹത്തിന്റെ കീഴിലിപ്പോൾ കോടികളുടെ ബിസിനസ് സ്ഥാപനങ്ങളുണ്ട്, 35 ലക്ഷം മുതൽ 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന മൂവായിരത്തോളം ജീവനക്കാരുണ്ട്, ആയിരങ്ങൾക്കു പ്രതീക്ഷ നൽകുന്ന ആതുരാലയവും ഷോപ്പിങ് മാളുകളും കെട്ടിട സമുച്ചയങ്ങളും ഹോട്ടലുകളുമുണ്ട്. അദ്ദേഹം ജീവിതം പറയുന്നു. ∙ കെട്ടഴിഞ്ഞ സങ്കടങ്ങൾ കോഴിക്കോട് ഫറോക്കിലാണ് അമ്മയുടെ ചെറുകാട്ട് നടുത്തൊടി തറവാട്. അച്ഛൻ പെരുമണ്ണക്കാരൻ പദ്മനാഭ മേനോൻ അറിയപ്പെടുന്ന ആധാരമെഴുത്തുകാരനായിരുന്നു. രോഗത്തിന്റെ കനലേറ്റു പൊള്ളിയ നിലയിലായിരുന്നു എന്നും അമ്മ സരോജിനിയമ്മ. ചികിത്സിക്കാത്ത ആശുപത്രികളില്ല. ആധാരമെഴുത്തു നിർ‌ത്തി അച്ഛൻ കുറിക്കമ്പനിയും തീപ്പെട്ടിക്കമ്പനിയും നടത്താനിറങ്ങിയെങ്കിലും എല്ലാം പൊട്ടിത്തകർന്നു. വലിയൊരു വീടുണ്ടാക്കാനായി ഉള്ള വീട് പൊളിച്ച കാലത്താണ് അച്ഛൻ മരവ്യാപാരത്തിനു കുറ്റ്യാടിയിൽ പോയി മല ഒന്നിച്ചു വിലയ്ക്കെടുത്തത്. വനം ദേശസാത്കരണം വന്നതോടെ ആ വഴിയും അടഞ്ഞു. ആശാരിമാർക്കു താമസിക്കാനായി കെട്ടിയ ഷെഡിൽ മരത്തിനു മീതെ കിടന്നു 14 വർഷം കഴിച്ചുകൂട്ടി. ആ ഷെഡിൽ കിടന്നാണ് അമ്മ മരിച്ചത്. വലിയൊരു തറവാട്ടിൽനിന്നുള്ള അമ്മയുടെ ജീവിതം ഒരു ഷെഡിൽ എരിഞ്ഞു തീർന്നത് ഇന്നും സങ്കടമാണ്. ∙ തറച്ചു നിൽക്കുന്ന തോൽവികൾ ജ്യേഷ്ഠന്മാരായ സദാനന്ദനും ദയാനന്ദനും ചേച്ചി കല്യാണിക്കുട്ടിയും നന്നായി പഠിച്ചപ്പോൾ ഇളയവനായ ഞാൻ ആറാംക്ലാസ് മുതൽ സ്കൂളിൽ രാഷ്ട്രീയം കളിച്ചു. എസ്എഫ്ഐ ആയിരുന്നു. പത്താം ക്ലാസിലായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി 14 ദിവസം റിമാൻഡിൽ കിടന്നു. റിമാൻഡിൽ നിന്നിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അമ്മയുടെ മരണം. പത്തു തോറ്റപ്പോൾ അച്ഛൻ കോഴിക്കോട് എംപി ട്യൂട്ടോറിയലിൽ പഠിക്കാനയച്ചു. തൊട്ടുമുന്നിലിരുന്ന കുട്ടിയുടെ ഉത്തരക്കടലാസ് പകർത്തിയെഴുതുന്നത് അധ്യാപകന്റെ കണ്ണിൽപെട്ടപ്പോൾ ഉത്തരക്കടലാസ് കീറിയെറിഞ്ഞു സ്കൂളിന്റെ പടിയിറങ്ങിയതാണ്. പഠനം അന്നവസാനിച്ചു. സ്കൂളിൽനിന്നിറങ്ങി അച്ഛന്റെ ആധാരമെഴുത്താപ്പീസിൽ ചെന്ന് ഇനി പഠിക്കാൻ വയ്യെന്നും ഒരു ബസ് വാങ്ങിത്തന്നാൽ അതുമായി ജീവിച്ചോളാമെന്നും പറഞ്ഞു. നിസ്സഹായത നിറച്ചുള്ള അച്ഛന്റെ അന്നത്തെ നോട്ടം ഇന്നും ഉള്ളിൽ തറച്ചുനിൽപ്പുണ്ട്. ∙ തനിച്ചാവലിന്റെ നൊമ്പരം അച്ഛൻ വാങ്ങിത്തന്ന ടാക്സി കാറിൽ നിന്നാണ് ഒറ്റയ്ക്കു നേരിടാവുന്ന ജീവിതാവസ്ഥകളെ അഭിമുഖീകരിക്കാൻ പഠിച്ചത്. ബസ് വാങ്ങിത്തരില്ലായിരുന്നു. ഇതിനിടെ പുതിയ വീട് വച്ചു, ഏറെ വൈകാതെ ചേച്ചിയുടെയും ഏട്ടന്മാരുടെയും കല്യാണം കഴിഞ്ഞു. അതോടെ അച്ഛനും ഞാനും വീട്ടിൽ തനിച്ചായി. ആഹാരം ഫറോക്കിലെ ബാലകൃഷ്ണന്റെ ഹോട്ടൽ സിന്ധുവിൽനിന്നായി. മൂന്നു നേരത്തേക്കുമായി 50 രൂപയ്ക്കു വരെ കഴിക്കാം. മകൻ ടാക്സി ഡ്രൈവറാകാതിരിക്കാൻ രണ്ടു ഡ്രൈവർമാരെ ഏർപ്പാടാക്കിയിരുന്നു അച്ഛൻ. ടാക്സി സ്റ്റാൻഡിൽ സിഐടിയു യൂണിയനൊക്കെ ഉണ്ടാക്കുന്നതിനിടെ കാർ ബിസിനസ് തരിപ്പണമായി. അതോടെ മൂത്ത ഏട്ടൻ എന്നെ വീട്ടിൽ നിന്നിറക്കിവിട്ടു. ബന്ധുവായ, അയൽവീട്ടിലെ ജാനകിയമ്മയാണു കിടക്കാനിടം തന്നത്. അവരും മകൻ രാമചന്ദ്രനും ഭാര്യ ലീലേട്ടത്തിയുമാണെന്നെ നോക്കിയത്. എന്റെ കല്യാണം വരെ ഞാൻ വീട്ടിൽ കയറിയതേയില്ല. ∙ ബസിൽ മോഹം കയറിയപ്പോൾ ടാക്സി കാർ നഷ്ടപ്പെട്ടും വീട്ടിൽനിന്നു പുറത്താക്കപ്പെട്ടും തടവിൽപ്പെട്ടവനെപ്പോലെയായി. അപ്പോഴും ബസ് വാങ്ങാനുള്ള മോഹം തീർന്നില്ല. കാശുണ്ടാക്കാൻ തീർച്ചപ്പെടുത്തി കാർ ഡ്രൈവറായി. അതിൽനിന്നുണ്ടാക്കിയ 40,000 രൂപകൊണ്ടു പരപ്പനങ്ങാടി– കോഴിക്കോട് റൂട്ടിലോടുന്ന കെഎൽഎം 1655 എന്ന ബസ് വാങ്ങിയതറിഞ്ഞ് അച്ഛൻ സന്തോഷിച്ചു. അന്നെനിക്ക് 20 വയസ്സായിരുന്നു. പിന്നീട്, പഴയ ബസ് മാറ്റി പുതിയതെടുത്തു. കോഴിക്കോട്ടെ ബസ് ഓണേഴ്സ് സംഘടനയിൽ പരീക്കുട്ടിഹാജിക്കും സിഡബ്ല്യുഎംഎസ് മുതലാളി രാഘവേട്ടനുമൊപ്പം ഞാനും അംഗമായി. ബസ് ഡ്രൈവറായും ബസ് മുതലാളിയായും സജീവമാകുന്നതിനിടെ അച്ഛൻതന്നെയാണു കല്യാണം ആലോചിച്ചത്. ∙ എട്ടുകെട്ടിന്റെ ജാതകം എട്ടുകെട്ടും സാമ്പത്തിക ശേഷിയുമുള്ള ബേപ്പൂർ ഇല്ലത്തുവീട്ടിലെ കുട്ടി ഉഷയെ അച്ഛൻ തന്നെയാണു കണ്ടെത്തിയത്. കസ്റ്റംസിലായിരുന്ന അച്ഛൻ‌ ചെറുപ്പത്തിലേ മരിച്ചതിനാൽ ഉഷയും അമ്മയും തനിച്ചായിരുന്നു. സ്വത്ത് കണ്ടു തന്നെയാവും അച്ഛൻ ഈ ആലോചന നടത്തിയത്. 1986 ഡിസംബർ 25ന് വീട്ടിൽവച്ചു കല്യാണം. 1988 ജനുവരി ഒന്നിനു മകനുണ്ടായി, ഹരിത് കൃഷ്ണൻ. അവനിപ്പോൾ ദുബായിലാണ്. ഭാര്യ ഉഷ ഫറോക്ക് അർബൻ ബാങ്കിൽ മാനേജരായി ജോലി നോക്കുന്നു. 1990ൽ ബസ് ബിസിനസ് നിർത്തിയപ്പോഴുണ്ടായ കടം തീർക്കാൻ ഉഷയുടെ തറവാട് വിറ്റ് അമ്മയ്ക്കൊപ്പം ഫറോക്കിൽ വീടെടുത്തു. ആ എട്ടുകെട്ട് വിൽക്കേണ്ടി വന്നതിന്റെ കുറ്റബോധം ഇന്നുമെന്റെ വേദനയാണ്. ∙ ആദ്യസഹകരണ സംരംഭം 1992ൽ ഫറോക്ക് അർബൻ ബാങ്കിൽനിന്നു തുടങ്ങിയതാണ് സഹകരണ രംഗത്തെ യാത്ര. ഈ ബാങ്ക് തുടങ്ങാൻ ലഭിച്ച ആർബിഐ ലൈസൻസുമായി എം.വി. രാഘവനെ കാണാൻ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറി മാധവൻ സാർ അതുവായിച്ച് എന്നെ ചേർത്തു പിടിച്ചതാണ് ഈ രംഗത്ത് എനിക്കു കിട്ടിയ ആദ്യ അംഗീകാരം. അന്നാണ് എംവിആർ ആദ്യമായെന്നോട് കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞത്. ഒരു കഷണം പുട്ടും ഒരു പപ്പടവും നൽകി അടുത്തിരുത്തിയ എംവിആർ മരണംവരെ എന്നെ ചേർത്തുപിടിച്ചു. ആയിരം ആളുകളിൽനിന്നു ഷെയർ പിരിച്ചാണു ഫറോക്ക് അർബൻ ബാങ്ക് തുടങ്ങിയത്. അതേവർഷം 26 ആളുകൾ ചേർന്നു കരുവൻതുരുത്തി സഹകരണ ബാങ്കും തുടങ്ങി. ∙ സിറ്റി സർവീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് 33 ആളുകളുടെ ഷെയറിൽ നിന്നു 2003ൽ കാലിക്കറ്റ് സിറ്റി സർവീസ് ബാങ്ക് തുടങ്ങി. ഫറോക്കിലെ വീടുവിറ്റ പണമാണ് ആദ്യ നിക്ഷേപം. തുടക്കത്തിൽ ജീവനക്കാരില്ല. ഭരണസമിതിക്കാർ തന്നെ എല്ലാം ചെയ്തു. പിന്നീട് മൂന്നുപേരെ വച്ചു തുടങ്ങിയ ബാങ്കിൽ ഇപ്പോൾ 200ൽ ഏറെ ജീവനക്കാർ. 26 ബ്രാഞ്ചുകൾ. ഏഴു ലക്ഷം രൂപകൊണ്ടു തുടങ്ങിയ ബാങ്കിന് ഇപ്പോൾ 1320 കോടി രൂപയാണു മൂലധനം. 5 വർഷംകൊണ്ടു കേരളത്തിലെ ഏറ്റവും മികച്ച ബാങ്കാവുമെന്നും 1000 കോടി മൂലധനമാകുമ്പോൾ ചെയർമാൻ സ്ഥാനം ഒഴിയുമെന്നും ഉദ്ഘാടന ദിവസം പറഞ്ഞിരുന്നു. ആയിരം കോടി കടന്നപ്പോൾ ഞാൻ ചെയർമാൻ പദവി ഒഴിഞ്ഞു. തുടർന്നാണ് എംവിആർ കാൻസർ സെന്ററിൽ കൂടുതൽ സജീവമായത്. ∙ എംവിആർ കാൻസർ സെന്റർ അച്ഛന്റെ മരണകാരണം കാൻസറായിരുന്നു. സിറ്റി ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസിന്റെ ഭാര്യ വിവാഹം കഴിഞ്ഞു മൂന്നാം വർഷം കാൻസർ വന്നു മരിച്ചു. അന്നെടുത്ത തീരുമാനമായിരുന്നു ലോകോത്തര നിലവാരമുള്ള ഒരു കാൻസർ ആശുപത്രി. എംവിആറിനോടു സമ്മതം ചോദിച്ചപ്പോൾ പരിയാരം മെഡിക്കൽ കോളജിന്റെ അനുഭവങ്ങൾ നിരത്തി നിരുത്സാഹപ്പെടുത്തി. ഒരിക്കൽ കോയമ്പത്തൂരിൽനിന്നു കണ്ണൂർക്കുള്ള യാത്രയ്ക്കിടെ വീണ്ടും ഇക്കാര്യം എടുത്തിട്ടപ്പോഴാണു സമ്മതിച്ചത്. കോഴിക്കോട്ടിറങ്ങി നേരെ പോയതു മന്ത്രി ജി. സുധാകരനെ കാണാനായിരുന്നു. ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് അപേക്ഷ നൽകിയാൽ അനുമതി നൽകാമെന്ന ജി. സുധാകരന്റെ ഉപദേശപ്രകാരം അന്നുതന്നെ അതു ചെയ്തു റെയിൽവേ സ്റ്റേഷനിൽ അപേക്ഷ എത്തിക്കുകയായിരുന്നു. നാലാം ദിവസം അദ്ദേഹത്തിന്റെ അനുമതിയെത്തി. സത്യത്തിൽ എംവിആർ കാൻസർ സെന്ററിന്റെ സ്ഥാപകൻ ജി.സുധാകരനാണ്. 2017 ജനുവരി 17ന് തുടങ്ങിയ കാൻസർ സെന്ററിൽ 65 ഡോക്ടർമാരുണ്ടിപ്പോൾ. ആയിരത്തോളം ജീവനക്കാർ. കാ‍ൻസർ റിസർച്ചിനു മാത്രമായി ലോകോത്തര നിലവാരമുള്ള ലാബ് പ്രവർത്തിക്കുന്നു. എല്ലാവർഷവും ഓങ്കോളജിയിൽ രാജ്യാന്തര സെമിനാർ നടത്തുന്നു. ഓങ്കോളജിക്കു മാത്രമായി പ്രത്യേക പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയിരിക്കുന്നു. ∙ ലാഡർ, വിജയങ്ങളുടെ ഗോവണി ആറുകൊല്ലം മുൻപ് തുടങ്ങിയ ലാൻഡ് ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ഇന്നു നിർമാണ രംഗത്തൊരു വിസ്മയമാണ്. 5 സിനിമാ തിയറ്ററുകളടക്കമുള്ള മഞ്ചേരിയിലെ ഇന്ത്യൻ മാൾ സഹകരണ മേഖലയിൽ ആദ്യത്തേതാണ്. ലാഡർ ആണു നിർമാതാക്കൾ. വാടകയിനത്തിൽ മാത്രം 60 ലക്ഷം രൂപയാണു പ്രതിമാസ വരുമാനം. ഒറ്റപ്പാലത്തു 18 നിലകളുള്ള ആധുനിക ഫ്ലാറ്റ് സമുച്ചയം അവസാന ഘട്ടത്തിലാണ്. ഒറ്റപ്പാലത്തുതന്നെ തിയറ്റർ കോംപ്ലക്സും കുട്ടികൾക്കായുള്ള ഗെയിം സോണും തുടങ്ങാനിരിക്കുന്നു. തിരുവനന്തപുരത്തെ ‘ദ് ടെറസ്’ ഹോട്ടൽ ശൃംഖല വിജയത്തിലാണ്. കോഴിക്കോട് ലിങ്ക് റോഡിൽ ദ് ടെറസിന്റെ പുതിയ ഹോട്ടൽ പൂർത്തിയാവുന്നു. മഞ്ചേരി ഇന്ത്യൻ മാളിനു മുകളിൽ 56 മുറികളുള്ള ദ് ടെറസ് ഹോട്ടൽ ഉടൻ പ്രവർത്തനം തുടങ്ങും. വയനാട്ടിൽ സഹകരണ മേഖലയിൽ ലോകത്തിലെ ആദ്യ ഫൈവ് സ്റ്റാർ ഹോട്ടൽ നാലര ഏക്കറിൽ പണി പൂർത്തിയാവുന്നു. ജനുവരിയിൽ ഉദ്ഘാടനം ചെയ്യുകയാണു ലക്ഷ്യം. തിരുവനന്തപുരത്തു പാങ്ങപ്പാറയിലും ഫ്ലാറ്റ് സമുച്ചയമുയരുന്നു. പിഡബ്ല്യുഡിയുടെ കരാർ ഏറ്റെടുത്തു നിർമിച്ച ചീമേനി തുറന്ന ജയിൽ കെട്ടിടം, മാടായി ഗേൾസ് ആൻഡ് ബോയ്സ് സ്കൂൾ, പാലക്കാട്ടെ കോഴിപ്പാറ സ്കൂൾ, ചിറ്റൂർ കോളജ് ലൈബ്രറി കെട്ടിടങ്ങൾ തുടങ്ങിയവ ലാഡറിന്റെ സഹകരണ മികവിന്റെ ഉദാഹരണങ്ങളാണ്. കാർത്തിക നക്ഷത്രത്തിലാണു വിജയകൃഷ്ണന്റെ ജനനം. നാലാമനായി ജനിച്ചതിനാൽ നാടുഭരിക്കുമെന്ന അച്ഛന്റെ വാക്കുകൾ മകൻ സാർഥകമാക്കിയെന്നു പറയാം. കാർ ഡ്രൈവറായി കോഴിക്കോട് നഗരത്തിൽ ജീവിതം തുടങ്ങിയതാണ്. സഹകരണ രംഗത്തു കോടികളുടെ ആസ്തിയുള്ള സ്ഥാപനങ്ങളുടെ തലപ്പത്താണിപ്പോൾ വിജയകൃഷ്ണൻ. 60 വയസ്സായിരിക്കുന്നു. ചികിത്സയ്ക്കു പണമില്ലാതെ മരിക്കേണ്ടി വരുന്നവരെക്കുറിച്ചാണിപ്പോൾ ആലോചന. അതിനൊരു പരിഹാരത്തിനായി എന്തെങ്കിലും ചെയ്യണമെന്നാണു ചിന്ത. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ആരംഭിച്ച ഡയാലിസിസ് സെന്ററിൽ ഒരു ദിവസം 24 പേർക്കു സൗജന്യമായി ഡയാലിസിസ് നൽകുന്നു. 2012 ജൂലൈ 23 മുതൽ ഇതുവരെ 40360 പേർ സൗജന്യ ഡയാലിസിസിനു വിധേയരായി. കോഴിക്കോട് നഗരത്തിലെ ചാലപ്പുറത്ത് 60 വയസ്സിനു മുകളിലുള്ള 101 പേരുടെ വിശപ്പകറ്റാൻ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് സദ്യയൊരുക്കുന്നു. ‘ഭക്ഷണത്തിനു വേണ്ടി വല്ലാതെ ബുദ്ധിമുട്ടിയ ആളാണ് ഞാൻ. 15 വയസ്സ് മുതൽ 27 വയസ്സുവരെ ഹോട്ടൽ ഭക്ഷണം കഴിച്ചു ജീവിച്ച എനിക്ക് ഒരു വീട്ടിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ വല്ലാതെ കൊതി തോന്നിയിട്ടുണ്ട്. ഈ സങ്കടത്തിൽ നിന്നാണ് ഇങ്ങനെയൊരു ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്’, വിജയകൃഷ്ണന്റെ വാക്കുകളിൽ ഇന്നലെകളിലെ ഓർമകൾ പറ്റിപ്പിടിച്ചു. അനുഭവങ്ങളടർന്നു വീഴുന്നതു രണ്ടാം ജന്മത്തിലേക്കുള്ള ഊർജമാവാനാണ്. വിജയകൃഷ്ണന്റെ ജീവിതം ഇനിയും വിജയങ്ങളെഴുതാനുള്ളതാകട്ടെ!
ചത്തും കൊന്നും സ്വന്തം മതത്തെ ലോകമെങ്ങും വ്യാപിപ്പിച്ചുകൊണ്ട് സാങ്കല്‍പിക സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായിത്തീരാം എന്ന പ്രതീക്ഷ പുലര്‍ത്തുന്ന (അന്ധ) മത വിശ്വാസികള്‍ ഒന്നു മനസ്സിലാക്കണം. നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വളരുന്നു. അവരുടെ മതം ലോകമെങ്ങും വ്യാപിക്കുന്നു. കൊല്ലപ്പെടുമ്പോഴും വിശ്വാസത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു. മറ്റു മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെയും തങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാത്തവരെയും കൊന്നു തള്ളിയും ചുട്ടു ചാമ്പലാക്കിയും തട്ടിക്കൊണ്ടുപോയും മറ്റും സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആരെയാണു നിങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്? ഓര്‍ക്കുക, നിങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന മതത്തെ തീവ്രചിന്താഗതിക്കാരായ നിങ്ങളില്‍ ചിലര്‍ ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ മൂലം അതില്‍ വിശ്വസിക്കുന്ന വിശ്വാസികള്‍ വേട്ടയാടപ്പെടുന്നു, കൊല്ലപ്പെടുന്നു. ലോകം അവരെ സംശയത്തോടെ വീക്ഷിക്കുന്നു. തീവ്രവാദ സംഘങ്ങള്‍ കൊലപ്പെടുത്തിയവരുടെ എണ്ണം കണ്ട് ആഹ്ലാദിക്കുകയല്ല, നിലവിളിക്കുകയാണു വേണ്ടത്. നിങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകള്‍ മൂലം നിങ്ങള്‍ കൊലപ്പെടുത്തുന്നതിന്റെ എത്രയോ ഇരട്ടി മത വിശ്വാസികളാണു വധിക്കപ്പെടുന്നത്. സ്വത്തിനും സുഖത്തിനും അധികാരത്തിനും വേണ്ടി സ്വന്തം സമുദായത്തെ അവരുടെ നേതാക്കള്‍ തന്നെ കുരുതി കൊടുക്കുന്ന വിചിത്ര കാഴ്ചയാണു നാം കാണുന്നത്. ലോകം മുഴുവന്റെയും മുന്നില്‍ ഒരു മതവിഭാഗം മാത്രം എങ്ങനെ ഭീകരവാദികളായി മുദ്രകുത്തപ്പെട്ടു? ജീവിതം മുഴുവന്‍ എരിഞ്ഞടങ്ങേണ്ടി വരുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. നരകിച്ചു കഴിയേണ്ടി വരുന്ന ജനങ്ങള്‍ ഓര്‍ക്കുക, ഇത് ആരുടെ സംഭാവനയാണെന്ന്. ലോകമെങ്ങും നിരപരാധികളു ടെ ചോരപ്പുഴയൊഴുക്കി അതിനുമുകളിലാണ് ഒരിക്കലും വന്നുചേരാത്ത സ്വര്‍ഗ്ഗീയ സ്വപ്നങ്ങള്‍ കാണുന്നത്. തീവ്രവാദികളെ ആത്മീയവാദികള്‍ എന്നു വിളിക്കുന്നവരുടെ അവകാശവാദങ്ങള്‍ പൊള്ളയാണ്. ആരുടെയൊക്കെയോ അധികാരമോഹത്തിനു വേണ്ടിയുള്ള കണിശമായ കണക്കുകൂട്ടലുകളോടു കൂടിയ പടപ്പുറപ്പാടുകളാണ് ഓരോന്നും. അതിഭീകര തീവ്രവാദ സംഘങ്ങള്‍ അന്ധമായ വിശ്വാസങ്ങളുടെ പേരില്‍ നിസ്സഹായരായ മനുഷ്യരെ മരുഭൂമിയുടെ വിജനതയില്‍ കഠാരയുടെ മുന്നില്‍ അതിക്രൂരമായി കഴുത്തറത്തു കൊന്നു തള്ളുമ്പോള്‍, ജിഹാദ് വിളിച്ചുകൊണ്ട് തല കൊയ്യുമ്പോള്‍ ഒന്നോര്‍ക്കുക, ആകാശത്തു നിന്നും മിന്നല്‍പിണര്‍ പോലെ പാഞ്ഞു വരുന്ന അത്യാധുനിക ആയുധങ്ങളെ തടഞ്ഞു നിറുത്തുവാന്‍ നിങ്ങളുടെ തീവ്രവാദങ്ങള്‍ക്ക് കഴിയുകയില്ല. നിഷ്‌കളങ്കരായ ആത്മാക്കളുടെ രക്തം ഭൂമിയില്‍ പതിക്കുമ്പോള്‍ ലോകമെങ്ങുനിന്നും നിലവിളി കേള്‍ക്കുന്നത് നിങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും തന്നെയാണ്. നിങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നത് അവരാണ്. അര്‍ത്ഥമില്ലാത്ത വാദഗതികളുടെ പേരില്‍ പാവം മനുഷ്യരെ കൊന്നു തള്ളുമ്പോള്‍ നിങ്ങളോര്‍ക്കുക, നിങ്ങളൊരാളെ വധിക്കുമ്പോള്‍ ആര്‍ക്കു വേണ്ടിയാണോ നിങ്ങള്‍ കൊല്ലുന്നത് അവരുടെ നിലവിളികളാണ് ഉയരുന്നതെന്ന്. ഉറ്റവരുടെ കണ്ണീരൊപ്പാന്‍, അവരെ ആശ്വസിപ്പിക്കാന്‍ അടിസ്ഥാനമില്ലാത്ത വിശ്വാസം മാത്രം പോരാ, കാരുണ്യം തന്നെ വേണം. സന്മനസ്സുകള്‍ക്കു മാത്രമേ ഭൂമിയില്‍ സമാധാനം ലഭിക്കുകയുള്ളൂ. സ്വന്തം സമുദായത്തെ, മതത്തെ തിരിച്ചടികളില്‍ നിന്നു രക്ഷിക്കാന്‍ ഹൃദയം തുറന്നു, മനസ്സു തുറന്നു ചുറ്റുപാടുകള്‍ കാണുക, ചരിത്രം പഠിക്കുക.
പലപ്പോഴും ചാക്കോച്ചനോട് അത് പറയണമെന്ന് വിചാരിച്ചിരുന്നു ! അയാളുടെ പരാജയങ്ങൾക്ക് പ്രധാനമായും കാരണം അതായിരുന്നു ! ഫാസിൽ പറയുന്നു ! ഞാൻ ഏല്ലാവർക്കും നല്ലത് മാത്രമേ ചെയ്തിട്ടുള്ളു ! എന്നിട്ടും എന്റെ ജീവിതം ഇങ്ങനെ ആയല്ലോ ! അവൻ അനുഭവിക്കും ! സ്മിതയുടെ ആ,ത്മ,ഹ,ത്യ കുറിപ്പ് ശ്രദ്ധ നേടുന്നു ! ദിലീപ് ഏട്ടൻ അത് ചെയ്യുന്നത് നിങ്ങൾ കണ്ടോ ! ഞാൻ കണ്ടില്ല ! അപ്പോൾ പിന്നെ ആദ്യം അത് തെളിയിക്കട്ടെ ! കൂട്ടിക്കൽ ജയചന്ദൻ പറയുന്നു ! പവിഴമല്ലി വീണ്ടും പൂത്തുലയും….! പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അത് സംഭവിക്കുന്നു ! സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട് ! മോഹൻലാലും മമ്മൂട്ടിയുംപോലെ സൂപ്പർ താരമായി മാറേണ്ട ആളായിരുന്നു ഞാൻ ! പക്ഷെ എന്റെ കൈയ്യിലിരിപ്പ് കൊണ്ടാകും ഞാൻ അവിടെ എത്താതെ പോയത് ! റഹ്‌മാന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു ! Recent Comments Miss safi on ‘നടി കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ നടൻ’ !! ആ സംഭവത്തോടെ നടി ആ തീരുമാനത്തിൽ എത്തുകയായിരുന്നു !! Retheesh Rajan on ആരെയും അതിശയിപ്പിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന നടി നയൻതാരയുടെ ആസ്തികൾ ഇതൊക്കെയാണ് !! Babitha on ‘നടി കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ നടൻ’ !! ആ സംഭവത്തോടെ നടി ആ തീരുമാനത്തിൽ എത്തുകയായിരുന്നു !! CNK Menon on ആരെയും അതിശയിപ്പിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന നടി നയൻതാരയുടെ ആസ്തികൾ ഇതൊക്കെയാണ് !! Rajesh on ‘ഞങ്ങളുടെ ജീവിതം ഒരുപാട് ദുരിതത്തിൽ ആയിരുന്നു’ ! കേബിൾ ടിവി നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ജീവിതം ! നടൻ റിയാസ്ഖാൻ തുറന്ന് പറയുന്നു !!
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
അങ്ങനെയുള്ള കോൺസ്റ്റന്റീനെ തേടി, ഏഞ്ചല ഡോഡ്സൺ എന്ന യുവതി വരികയാണ്. തന്റെ ഇരട്ട സഹോദരിയുടെ ആത്മഹത്യ ഒരു കൊലപാതകമാണോയെന്ന് അവൾ സംശയിക്കുന്നു. എന്നാൽ ക്യാമറാ ദൃശ്യങ്ങളടക്കം, എല്ലാ തെളിവുകളും അത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ജോണിന്റെ സഹായം തേടുകയാണ് ഏഞ്ചലയുടെ വരവിന്റെ ഉദ്ദേശ്യം. ആദ്യം വിമുഖത കാട്ടുന്നുണ്ടെങ്കിലും, ജോൺ ഏഞ്ചലയെ സഹായിക്കാൻ തീരുമാനിക്കുന്നു. അതിനിടയിൽ ജോണിന്റെ ഭൂതകാലവും, പിശാചുക്കളെ അമർച്ച ചെയ്യുന്നതിന്റെ പിന്നിലെ കാരണവുമെല്ലാം വെളിപ്പെടുത്തുന്നതു മുതൽ ഒരു കമ്പ്ലീറ്റ് കോൺസ്റ്റന്റീൻ ഷോ ആയി ചിത്രം മാറുന്നുണ്ട്. ജോൺ കോൺസ്റ്റന്റീൻ ആയി വന്ന കീനു റീവ്സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. തീപ്പൊരി സംഭാഷണങ്ങളും, വികാര- വിക്ഷോഭമുയർത്തുന്ന രംഗങ്ങളും കൊണ്ട് വർഷങ്ങൾക്കിപ്പുറം ഒരു കൾട്ട് ആയി കോൺസ്റ്റന്റീൻ പരിണമിക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, English, Fantasy, Horror Tagged: Maajith Nazar Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
കോഴിക്കോട്: കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹബോധി അനാച്ഛാദന ചടങ്ങില്‍ സംബന്ധിച്ചതിന്‍റെ പേരില്‍ മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദറിനോട് മുസ്ലിംലീഗ് വിശദീകരണം ആവശ്യപ്പെട്ടത് മുസ്ലിം തീവ്രവാദശക്തികളുടെ സമ്മര്‍ദ്ദം മൂലം. കെ.എന്‍.എ. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയതും അതില്‍ സംഘടനാ നേതാക്കള്‍ പ്രതികരിച്ചതും അടക്കം കുപ്രചാരണത്തിന് പിന്നിലെ ആസൂത്രണത്തിന് തെളിവാണ്. ഒരു ടിവി ചാനലാണ് ആദ്യം വാര്‍ത്ത നല്‍കി വിവാദമാക്കിയത്. തുടര്‍ന്ന് മതനേതാവിന്റെ സോഷ്യല്‍ മീഡിയ പ്രസ്താവന വരുകയായിരുന്നു. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ നടത്തിയത് ‘ശിര്‍ക്ക്’ (ബഹുദൈവ വിശ്വാസത്തെ അംഗീകരിക്കല്‍) ആണെന്ന പ്രഖ്യാപനം ബുധനാഴ്ച രാത്രി തന്നെ തീവ്ര ഇസ്ലാം നേതാവ് സോഷ്യല്‍ മീഡിയയിലൂടെ നടത്തി. മറ്റ് മാധ്യമങ്ങളിലും കെ.എന്‍.എ. ഖാദറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാവായ ഖാദറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന ലീഗ് നേതാവ് എം.കെ. മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടി നയത്തിനെതിരായ നടപടിയാണ് അദ്ദേഹത്തിന്റേതെന്നും ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് പരിപാടിയില്‍ പങ്കടുത്തതെന്നും എം.കെ. മുനീര്‍ വ്യക്തമാക്കി. ‘ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു’ എന്നതിന്‍റെ പേരിലാണ് വിശദീകരണം ആവശ്യപ്പെടുന്നതെന്ന് മുനീര്‍ പറഞ്ഞു. എന്നാല്‍, ഇത് സാംസ്‌കാരിക പരിപാടിയാണെന്ന് മനസിലാക്കിയാണ് താന്‍ പങ്കെടുത്തതെന്നാണ് കെ.എന്‍.എ. ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍പും പോയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തിയിട്ടുണ്ട്. എല്ലാ മതസ്ഥരെയും കുറിച്ച് പറയാറുണ്ട്. ഇത് ഭ്രഷ്ടിന്‍റെ കാര്യമല്ല. ഇവിടെ പരിസ്ഥിതിയാണ് ചര്‍ച്ച ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്‍റെ മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകനാണ്, ഇസ്ലാം മതവിശ്വാസിയാണ്, എന്നാല്‍, മറ്റ് മതങ്ങളെ വെറുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. മുസ്ലിംലീഗിന്‍റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെ.എന്‍.എ. ഖാദര്‍ Share14TweetSendShareShare Latest from this Category കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍ ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ തിരുവനന്തപുരം‍ കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; ആര്യാ രാജേന്ദ്രന്‍‍ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത് ലഹരി ഉപയോഗത്തിനെതിരായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ‍; സക്ഷമ‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം Load More Discussion about this post പുതിയ വാര്‍ത്തകള്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍ ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ തിരുവനന്തപുരം‍ കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; ആര്യാ രാജേന്ദ്രന്‍‍ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത് ലഹരി ഉപയോഗത്തിനെതിരായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ‍; സക്ഷമ‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം
വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്. എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം. മഹാബലിപുരം രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രം. ചെന്നൈയില്‍ നിന്നുള്ള ദൂരം 56 കിലോമീറ്റര്‍. ഇവിടത്തെ പല സ്ഥലങ്ങളും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബീച്ച് ടൂറിസമാണ് ഏറെയും. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളുള്ള ബീച്ച് റിസോര്‍ട്ടുകള്‍ മഹാബലിപുരത്ത് ലഭ്യമാകും. പുലിക്കാട്ട് ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെയുള്ള പക്ഷിസങ്കേതം മഴക്കാല ടൂറിസം മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതു കൂടാതെ തിരക്കില്ലാത്ത കടല്‍ത്തീരവും, ഡച്ച് പള്ളികളും കോട്ടകളും പുലിക്കാട്ട് കായലും ആസ്വദിക്കാം. സമീപ ഗ്രാമങ്ങളായ വെദുരപ്പെട്ട്, നിലപ്പട്ട് എന്നിവിടങ്ങളില്‍ എത്തിയാല്‍ തമിഴ്‌നാടിന്റെ ഗ്രാമഭംഗിയും ആസ്വദിക്കാം. താമസസൗകര്യം കുറവാണെന്നത് ഒരു പോരായ്മയാണെങ്കിലും ചെന്നൈയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയ്ക്കു പറ്റിയ സ്ഥലമാണിത്. നഗലാപുരം ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ക്ഷേത്രനഗരമാണ് നഗലാപുരം. വനമേഖലയായതിനാല്‍ മണ്‍സൂണ്‍ കാലത്തെ പ്രകൃതിമനോഹാരിത ആവോളം ആസ്വദിക്കാം. ട്രെക്കിങ് സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണിത്. കൂടാതെ വേദനാരായണസ്വാമി ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വല്ലീശ്വര ക്ഷേത്രം എന്നിങ്ങനെയുള്ള പുരാതന ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം. ചെന്നൈയില്‍ നിന്ന് 71 കിലോമീറ്റര്‍ ദൂരം. കാഞ്ചീപുരം Pic courtesy: ASHWIN PRASATH പട്ടിന്റെ പകിട്ടിനൊപ്പം പുരാതന ക്ഷേത്രങ്ങളുടെ വശ്യതയും പക്ഷിസങ്കേതവും കൃഷിയിടങ്ങളും പരമ്പരാഗത തമിഴ് ജീവിതവും നേരില്‍ കാണാം, ചെന്നൈയില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരെയുള്ള കാഞ്ചീപുരത്തെത്തിയാല്‍. പുതുച്ചേരി മഴക്കാലത്ത് പുതുച്ചേരി കൂടുതല്‍ സുന്ദരിയാവും. ഫ്രഞ്ച് പൗരാണികതയും യൂറോപ്യന്‍ രുചികളും ആവോളം ആസ്വദിക്കാം. ചെന്നൈയില്‍ നിന്ന് രണ്ടര മണിക്കൂര്‍കൊണ്ട് എത്താം. ബീച്ചുകളും റിസോര്‍ട്ടുകളും ഒട്ടേറെയുണ്ട്. പോകുന്ന വഴിയില്‍ മഹാബലിപുരം, ക്രോക്കഡൈല്‍ പാര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കാം. വിശാലമായ റോഡില്‍ ഇരുവശങ്ങളിലെയും ഗ്രാമഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം. മഴ ശക്തമല്ലെങ്കില്‍ ബൈക്ക് യാത്രയ്ക്കും ഈ റൂട്ട് തിരഞ്ഞെടുക്കാം. ചെന്നൈയില്‍ നിന്ന് 155 കിലോമീറ്റര്‍ ദൂരം. വെല്ലൂര്‍ പുരാതന തമിഴ് സംസ്‌കാരത്തെക്കുറിച്ചു നേരിട്ടറിയണമെങ്കില്‍ വെല്ലൂരിലേക്കു പോകാം. ചെന്നൈയില്‍ നിന്ന് 140 കിലോമീറ്ററാണ് ദൂരം. ഒട്ടേറെ പുരാതന ക്ഷേത്രങ്ങളും കോട്ടകളുമുള്ള ചെറുപട്ടണമാണു വെല്ലൂര്‍. ഇവിടത്തെ സര്‍ക്കാര്‍ മ്യൂസിയവും സന്ദര്‍ശിക്കാം. പൂര്‍ണമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ ശ്രീപുരം സ്വര്‍ണക്ഷേത്രവും വെല്ലൂരിലുണ്ട്. മൂന്നു മണിക്കൂര്‍കൊണ്ട് എത്താം. യേലഗിരി വെല്ലൂര്‍ ജില്ലയിലെ വനമേഖല. ചെന്നൈ നഗരത്തോട് ഏറ്റവും അടുത്തുകിടക്കുന്ന ഹൈറേഞ്ച് വിനോദസഞ്ചാര കേന്ദ്രം. മറ്റു ഹില്‍ സ്റ്റേഷനുകളെപ്പോലെ തിരക്കില്ല. മണ്‍സൂണ്‍കാലം ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണിത്. പഴയകാലത്തേക്കു നമ്മളെ തിരികെ കൊണ്ടുപോകുന്ന പൂക്കൃഷിയിടങ്ങളും, പച്ചക്കറി, വാഴ തോട്ടങ്ങളും യേലഗിരിയില്‍ സമൃദ്ധമായി കാണാം. പാരാഗ്ലൈഡിങ്, റോക്ക് ക്ലൈംബിങ് സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണിത്. അതിരാവിലെയും വൈകുന്നേരങ്ങളിലും ഇവിടത്തെ ഏറ്റവും ഉയരം കൂടിയ ഇടമായ സ്വാമിമലയില്‍ എത്തിയാല്‍ മഴയും മഞ്ഞും ഒരുമിച്ചാസ്വദിക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഹോംസ്റ്റേകള്‍ ധാരാളമുണ്ട്. ചെന്നൈയില്‍ നിന്ന് 231 കിലോമീറ്റര്‍ ആണു ദൂരം. യേര്‍ക്കാട് തെക്കിന്റെ രത്‌നം എന്നറിയപ്പെടുന്ന മലയോര മേഖല. ചെന്നൈ നഗരത്തില്‍ നിന്ന് 366 കിലോമീറ്റര്‍ ദൂരം. തേയില, കാപ്പി തോട്ടങ്ങളാണ് എവിടെത്തിരിഞ്ഞാലും. വടക്കേ ഇന്ത്യ കഴിഞ്ഞാല്‍ ചെന്നൈയില്‍ നിന്നാണ് ഇവിടേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഓറഞ്ച് തോട്ടങ്ങളും വാഴത്തോപ്പുകളും ഇവിടെ ധാരാളമുണ്ട്. വനഭംഗിയും ആസ്വദിക്കാം. മണ്‍സൂണ്‍കാലത്ത് ഇവിടെ തിരക്കേറും. ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.
ഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയുടെ കോവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ് സ്ഥാനപതി സുൻ വെയ്ഡോങ് ട്വീറ്റ് ചെയ്തു. ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയാണ് ഇവ എത്തിച്ചത്.ചൈനീസ് റെഡ്ക്രോസ് സൊസൈറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് 10 ലക്ഷം ഡോളർ സാമ്പത്തിക സഹായവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകിയോ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. Stories you may like കോവിഡ് വ്യാപനത്തിന്റെ പിടിയിൽ ജപ്പാൻ; ടോക്യോയില്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ ‘കണ്ണ് തുറക്കാത്ത സർക്കാരിന് മുന്നിൽ ഗതികേടി​ന്‍റെ ചലഞ്ച്’; കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാമ്പിലേക്ക് കൂ​ടു​ത​ല്‍ പേ​രെ എ​ത്തി​ക്കാൻ വ്യത്യസ്തമായ ച​ല​ഞ്ച് ഒരുക്കി വ്യാപാരികള്‍ കിഴക്കൻ ലഡാക്കിൽ ചൈന ആക്രമണം നടത്തിയതിനെത്തുടർന്ന് ആ രാജ്യത്തു നിന്നുള്ള ഇറക്കുമതിക്കും മറ്റും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ നേരത്തേ, വിവിധ രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്നും ഓക്സിജൻ പ്ലാന്റുകളും കോൺസൻട്രേറ്ററുകളും മറ്റും ഇന്ത്യ സ്വീകരിച്ചു വിവിധ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് സഹായ സന്നദ്ധത അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചിരുന്നു. കോവിഡ് മഹാമാരിക്കും അതിർത്തിയിലെ സംഘർഷത്തിനും ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കൾക്കിടയിൽ ആശയവിനിമയം നടക്കുന്നത്. അതിനു പിന്നാലെ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. Tags: Covid CrisisCovid 19 CrisisChinese red crossIndian red crosssupport from China Share1TweetSendShare Discussion about this post Latest stories from this section എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ മംഗലൂരു സ്‌ഫോടനത്തിന് മുൻപ് ശിവമോഗയിൽ ട്രയൽ; ഹിന്ദു പേരിൽ ഒളിവിൽ കഴിയാൻ താടി ഉപേക്ഷിച്ചു; മുഹമ്മദ് ഷാരിഖിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം അസം മേഘാലയ അതിർത്തിയിൽ സംഘർഷം, ആറ് മരണം; മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി Next Post മതപരമായ അസഹിഷ്ണുത അനുവദിക്കുന്നത് മതേതര രാജ്യത്തിന് നല്ലതല്ലെന്ന് ഹൈക്കോടതി;പരാമർശം ക്ഷേത്രോത്സവങ്ങൾക്കും ഘോഷയാത്രകൾക്കും മുസ്ലീങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണത്തെ, അതിന്റെ സുപ്രധാന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍, അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍ തോല്‍പ്പിക്കുമോ? ജനീവയ്‌ക്ക്‌ സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) തകരാറിലായി അടച്ചിട്ടത്‌ അമേരിക്കയും യൂറോപ്പും തമ്മില്‍ ഒരു ശാസ്‌ത്രകിടമത്സരത്തിന്‌ വഴിതെളിച്ചിരിക്കുകയാണ്‌. പിണ്ഡത്തിന്‌ നിദാനം എന്ന്‌ കരുതുന്ന 'ഹിഗ്ഗ്‌സ്‌ ബോസോണുകള്‍' കണ്ടെത്തുന്ന കാര്യത്തിലാണ്‌ മത്സരം മുറുകുന്നത്‌. ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നുതന്നെ 'ദൈവകണം' എന്നറിയപ്പെടുന്ന ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കുകയെന്നതാണ്‌. 2008 സപ്‌തംബര്‍ 10-ന്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, അതിലെ ചില കാന്തങ്ങളുടെ തകരാര്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തെ നിലയ്‌ക്ക്‌ 2009 സപ്‌തംബറെങ്കിലുമാകും പരീക്ഷണം പുനരാരംഭിക്കാനെന്ന്‌, ചുമതലക്കാരായ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ (സേണ്‍) പറയുന്നു. ഈ സമയം മുതലാക്കി എത്രയും വേഗം ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താനും, മത്സരത്തില്‍ മുന്നിലെത്താനുമാണ്‌ അമേരിക്കയില്‍ ഫെര്‍മിലാബ്‌ അധികൃതരുടെ ശ്രമം. ഫെര്‍മിലാബിലെ 'ടെവട്രോണ്‍' കണികാത്വരകം (Tevatron accelerator), ഹിഗ്ഗ്‌സ്‌ ബോസോണിന്‌ ആവശ്യമായ ഊര്‍ജനിലയിലെത്താനും ആ നിഗൂഢകണത്തെ കണ്ടെത്താനും ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്‌. ഹാഡ്രോണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുംമുമ്പ്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളെ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നാണ്‌ ഫെര്‍മിലാബ്‌ അധികൃതരുടെ പ്രതീക്ഷ. ഷിക്കാഗോയില്‍ 'അമേരക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സി'(AAAS)ന്റെ വാര്‍ഷിക സമ്മേളനത്തിനിടെയാണ്‌ കഴിഞ്ഞ ദിവസം, ഫെര്‍മിലാബിന്റെയും സേണിന്റെയും പ്രവര്‍ത്തകര്‍, പുതിയ കിടമത്സരത്തെ സംബന്ധിച്ച സൂചന നല്‍കിയത്‌. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ തങ്ങള്‍ ആദ്യം കണ്ടെത്താനുള്ള എറ്റവും കുറഞ്ഞ സാധ്യത 'ഫിഫ്‌ടി-ഫിഫ്‌ടി'യാണെന്നും, കൂടിയ സാധ്യത 96 ശതമാനം വരെയാണെന്നും ഫെര്‍മിലാബ്‌ അധികൃതര്‍ വെളിപ്പെടുത്തി. ഇല്ലിനോയിസില്‍ സ്ഥാപിച്ചിട്ടുള്ള ടെവട്രോണില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഫെര്‍മിലാബ്‌ ഡയറക്ടര്‍ പിയര്‍ ഓഡോണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. അത്യുന്നത ഊര്‍ജനിലയില്‍ സഞ്ചരിക്കുന്ന കണങ്ങള്‍ പരസ്‌പരം കൂട്ടിമുട്ടി ചിതറിത്തെറിക്കുന്ന വേളയില്‍, ഹിഗ്ഗ്‌സ്‌ ബോസോണ്‍ പോലുള്ള കണങ്ങളുടെ മുദ്രകള്‍ അതില്‍ പ്രത്യക്ഷപ്പെടുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. ഹാഡ്രോണ്‍ കൊളൈഡറിലും ടെവട്രോണിലും അതാണ്‌ നടക്കുന്നത്‌. `ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിന്‌ മുമ്പ്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളെപ്പറ്റിയുള്ള സൂചന കണ്ടെത്താന്‍ ഞങ്ങള്‍ക്ക്‌ വളരെ നല്ല അവസരമാണുള്ളത്‌`-ഫെര്‍മിലാബിലെ ഡോ.ദിമിത്രി ഡെനിസോവ്‌ അറിയിച്ചു. അടുത്ത രണ്ട്‌ വര്‍ഷത്തിനകം അത്‌ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡപരിധി 170 GeV (ഗിഗാ-ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്‌) ആണെങ്കില്‍, ഞങ്ങള്‍ അത്‌ കണ്ടെത്താനുള്ള സാധ്യത 96 ശതമാനം വരെയാണ്‌-ഒഡോണ്‍ അറിയിക്കുന്നു. ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ സൂചനയുള്ളതെന്ന്‌ കരുതാവുന്ന എട്ട്‌ കണികാകൂട്ടിയിടികള്‍ ഇതിനം ടെവട്രോണില്‍ നടന്നതായി ഫെര്‍മിലാബ്‌ കരുതുന്നു. പക്ഷേ, വ്യക്തത ലഭിക്കാന്‍ കൂടുതല്‍ ഡേറ്റ വേണം. ഒരുപക്ഷേ, ഈ വെനല്‍ക്കാലത്ത്‌ തന്നെ ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ ആദ്യമുദ്രകള്‍ ഞങ്ങള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞേക്കാം- ഒഡോണ്‍ പറഞ്ഞു. ഹാഡ്രോണ്‍ കൊളൈഡര്‍ അടച്ചിട്ടിരിക്കുന്നത്‌ തിരിച്ചടിയാണെന്ന്‌, കൊളൈഡറിന്റെ പ്രോജക്ട്‌ മേധാവി ലിന്‍ ഇവാന്‍സ്‌ സമ്മതിക്കുന്നു. `മത്സരം ആരംഭിച്ചിരിക്കുകയാണ്‌`-ഇവാന്‍സ്‌ പറഞ്ഞു. മുമ്പ്‌ പ്രതീക്ഷിച്ചിരുന്നത്‌, 2009-ല്‍ തന്നെ ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ കണ്ടെത്താനാകുമെന്നാണ്‌. ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. ഹാഡ്രോണ്‍ കൊളൈഡറിന്റെ തകരാര്‍ ഫെര്‍മിലാബിന്‌ അധികസമയം നല്‍കി. പക്ഷേ, ഒരുവര്‍ഷത്തിനകം ഞങ്ങള്‍ വീണ്ടും രംഗത്തെത്തും. അതിന്‌ ശേഷം ഫെര്‍മിലാബിന്‌ മുന്നിലെത്താനാകില്ല. ഇരുകൂട്ടരെ സംബന്ധിച്ചും ഈ മത്സരം ആരോഗ്യകരമാണ്‌-ഇവാന്‍സ്‌ അറിയിച്ചു. ടെവട്രോണ്‌ ഒരിക്കലും സാധിക്കാത്തത്ര വലിയ കാര്യങ്ങള്‍ക്കായാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ നിര്‍മിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ഹിഗ്ഗ്‌സ്‌ ബോസോണ്‍കൊണ്ട്‌ കാര്യങ്ങള്‍ അവസാനിക്കുന്നില്ല-അദ്ദേഹം ആശ്വസിക്കുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌) അനുബന്ധം: ഹിഗ്ഗ്‌സിന്റെ പേരിലാണ്‌ അറിയപ്പെടുന്നതെങ്കിലും, പിണ്ഡത്തിന്‌ നിദാനമായ സംവിധാനം പ്രവചിക്കുന്നത്‌ 1964-ല്‍ മൂന്ന്‌ ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നാണ്‌ - പീറ്റര്‍ ഹിഗ്ഗ്‌സ്‌, റോബര്‍ട്ട്‌ ബ്രൗട്ട്‌, ഫ്രാന്‍കോയിസ്‌ ഇംഗ്ലെര്‍ട്ട്‌ എന്നിവര്‍ ചേര്‍ന്ന്‌. ഹിഗ്ഗ്‌സ്‌ അന്ന്‌ എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു. മൗലീകകണങ്ങളെക്കുറിച്ചും, ദ്രവ്യത്തിന്റെ അടിസ്ഥാനഘടനയെക്കുറിച്ചും ശാസ്‌ത്രലോകത്തിന്‌ പുതിയ ഉള്‍ക്കാഴ്‌ച ലഭിക്കുന്ന കാലമായിരുന്നു അത്‌. ദ്രവ്യത്തിന്‌ എങ്ങനെ പിണ്ഡം ലഭിക്കുന്നു. പിണ്ഡമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ക്ക്‌ വലിയ അര്‍ഥമില്ല. ഗുരുത്വാകര്‍ഷണബലം പോലും ഉണ്ടാകില്ല. ഭൗതികശാസ്‌ത്രത്തെ തുടര്‍ച്ചയായി അലട്ടിയിരുന്ന ഈ പ്രശ്‌നത്തിനാണ്‌ ഹിഗ്ഗ്‌സും കൂട്ടരും പരിഹാരം മുന്നോട്ടു വെച്ചത്‌. പിണ്ഡത്തിന്‌ ആധാരമായി ഹിഗ്ഗ്‌സും കൂട്ടരും മുന്നോട്ടുവെച്ച സംവിധാനം, പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ബലമണ്ഡലമാണ്‌. 'ഹിഗ്ഗ്‌സ്‌ മണ്ഡലം' (Higgs field) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായ വേളയില്‍ ഒരു കണത്തിനും പിണ്ഡമുണ്ടായിരുന്നില്ല. പ്രപഞ്ചം തണുക്കുകയും താപനില ഒരു നിര്‍ണായക തലത്തിലെത്തുകയും ചെയ്‌തപ്പോള്‍, ഹിഗ്ഗ്‌സ്‌ മണ്ഡലം എന്നൊരു ബലമണ്ഡലം രൂപപ്പെട്ടു. ഈ ബലമണ്ഡലവുമായി ഇടപഴകാന്‍ ശേഷിയുള്ള കണങ്ങള്‍ക്ക്‌, ഇടപഴകലിന്റെ തോത്‌ അനുസരിച്ച്‌ പിണ്ഡം ലഭിക്കുന്നു. ബലകണമായ 'ഹിഗ്ഗ്‌സ്‌ ബോസോണ്‍' വഴിയാണ്‌, മറ്റ്‌ കണങ്ങള്‍ ആ മണ്ഡലവുമായി ഇടപഴകുന്നത്‌. ഇടപഴകാത്ത കണങ്ങള്‍ക്ക്‌ പിണ്ഡം ഉണ്ടാകില്ല. ഇതാണ്‌ പ്രപഞ്ചത്തിലെ പിണ്ഡത്തിന്‌ ആധാരമായി ഹിഗ്ഗ്‌സ്‌ മുന്നോട്ടുവെച്ച വിശദീകരണം. 44 വര്‍ഷമായി ഇക്കാര്യം പ്രപഞ്ചത്തിന്റെ മൗലീകഘടന സംബന്ധിച്ച ഓരോ സിദ്ധാന്തത്തിലും പ്രമുഖമായി കടന്നു വരുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയെ ഭാഗികമായി പ്രതിനിധീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡലി'ല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ സാങ്കല്‍പ്പിക ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ കൂടിയേ തീരൂ. പക്ഷേ, ഇതുവരെ ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കാനോ, അവയെ കണ്ടെത്താനോ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല. അതിന്‌ ശേഷിയുള്ള ഉപകരണം വികസിപ്പിക്കാന്‍ മനുഷ്യന്‌ ഇതുവരെ കഴിഞ്ഞില്ല എന്നതാണ്‌ ഇതിന്‌ ലഭിക്കുന്ന ഒരു വിശദീകരണം. ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡം എന്തെന്ന്‌ അറിയില്ല എന്നതാണ്‌, അവയെ കണ്ടെത്തുന്നത്‌ ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പിണ്ഡപരിധിയുണ്ട്‌. ആ പരിധി പരിശോധിക്കാന്‍ തക്ക ഊര്‍ജനിലയിലുള്ള പരീക്ഷണങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ ആ പിണ്ഡപരിധി ലഭ്യമാണ്‌. അഥവാ ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പിണ്ഡം സംബന്ധിച്ച്‌ പുതിയ സിദ്ധാന്തങ്ങള്‍ക്കുള്ള സാധ്യത തുറക്കലാകും അത്‌. വാല്‍ക്കഷണം: ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ സര്‍വവ്യാപിയാണ്‌, പക്ഷേ ഇതുവരെ അവയെ ആരും കണ്ടിട്ടില്ല. അതുകൊണ്ടാണ്‌ അവയ്‌ക്ക്‌ 'ദൈവകണം' എന്ന്‌ വിളിപ്പേര്‌ കിട്ടിയത്‌. കാണുക: പ്രപഞ്ചസാരംതേടി ഒരു മഹാസംരംഭം Posted by Joseph Antony at 2/18/2009 01:33:00 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: കണികാശാസ്‌ത്രം, പ്രപഞ്ചം, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍, ശാസ്‌ത്രം 9 comments: Joseph Antony said... ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണത്തെ, അതിന്റെ സുപ്രധാന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍ തോല്‍പ്പിക്കുമോ? ജനീവയ്‌ക്ക്‌ സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) തകരാറിലായി അടച്ചിട്ടത്‌ അമേരിക്കയും യൂറോപ്പും തമ്മില്‍ ഒരു ശാസ്‌ത്രകിടമത്സരത്തിന്‌ വഴിതെളിച്ചിരിക്കുകയാണ്‌. പിണ്ഡത്തിന്‌ നിദാനം എന്ന്‌ കരുതുന്ന 'ഹിഗ്ഗ്‌സ്‌ ബോസോണുകള്‍' കണ്ടെത്തുന്ന കാര്യത്തിലാണ്‌ മത്സരം മുറുകുന്നത്‌. 1:44 PM Suraj said... ഇദ്ദാണ് പറയണത്.. ലവമ്മാരക്ക് ഗുരുത്വമില്ലന്ന്... ഒരു ഗണപതി ഹോമമൊക്കെ കഴിച്ചേച്ച് നമ്മടെ ഇസ്രോ അണ്ണമ്മാരെ പോലെ തേങ്ങയടിച്ചേച്ചും തൊടങ്ങീരുന്നെങ്കില്‍ കാന്തം പാതിവഴിക്ക് അടിച്ചു പോകുവായിരുന്നാ ? ;)) 2:02 PM ചിന്തകന്‍ said... ലേഖനത്തിന് നന്ദി. 3:10 PM Unknown said... സൂരജേ, കാര്യപരിപാടികളിലെ ആദ്യത്തെ ഇനം ഈശ്വരപ്രാര്‍ത്ഥനയായിരുന്നു. പക്ഷേങ്കി പരിപാടിയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പല രാജ്യക്കാരും ദേശക്കാരും പല “മതരും വിമതരും” ഒക്കെ ആയതിനാല്‍ പ്രാര്‍ത്ഥന കേട്ടപ്പോള്‍ ദൈവങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലായതാവാനാണു് സാദ്ധ്യത. ഇതു് ഏതു് ദൈവത്തിന്റെ പോര്‍ട്ട്‌ഫോളിയോ ആണെന്നു് തീരു‍മാനിക്കാന്‍ പറ്റിക്കാണില്ല. പോരാത്തതിനു് വ്യാഖ്യാനിച്ചുകൊടുക്കാന്‍ പറ്റിയവര്‍ എല്ലാവരും CERN പരീക്ഷണത്തിനെതിരായി തലകീഴായിനിന്നുള്ള ധ്യാനത്തിലും ആയിരുന്നിരിക്കണം! ഈ കാര്യങ്ങളൊക്കെ സര്‍വ്വശക്തനായ ദൈവം‍ പലപ്രാവശ്യം മനുഷ്യനു് നേരിട്ടു് പ്രത്യക്ഷപ്പെട്ടു് വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടു്. ഏതെങ്കിലും ഒരു മതഗ്രന്ഥം (ഏതായാലും വിരോധമില്ല) ഒന്നു് തുറന്നു് വായിച്ചാല്‍ അറിയാന്‍ കഴിയുന്ന നിസ്സാരമായ കാര്യങ്ങള്‍‍ക്കുവേണ്ടി എത്ര കോടി ഡോളറുകളാ ഇവന്മാരു് ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ എന്നും മറ്റും പറഞ്ഞു് ചിലവാക്കുന്നതു്! അതെങ്ങനെ? മതഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മനസ്സിലാവണ്ടെ? തന്നെത്താന്‍ വായിച്ചാല്‍ മനസ്സിലാവാത്ത കാര്യങ്ങള്‍ വായിക്കാതെതന്നെ മനസ്സിലാക്കിയിട്ടുള്ള ഏതെങ്കിലും അതീന്ദ്രിയസ്വാമികളോടോ‍ അബോധാനന്ദഗുരുക്കളോടോ ചോദിക്കുകയുമില്ല! അതുമല്ലെങ്കില്‍ എല്ലാം അറിയുന്ന ദൈവത്തെ കണ്ടനുഭവിച്ചറിയുന്ന ഏതെങ്കിലും മലമില്ലാത്തമൃതാനന്ദമയിലൊട്ടകക്കുഞ്ഞമ്മമാരോടു് ചോദിച്ചാലും‍ കാര്യങ്ങളുടെ കിടപ്പുവശം‍ കിളികിളിയായി പറഞ്ഞുകൊടുത്തേനെ! വട്ടമിട്ടു് കെട്ടിപ്പിടുത്തം ഇനാമായും ലഭിക്കും! മലയാളം ബ്ലോഗുലകത്തില്‍ തന്നെ എത്രയോ ആത്മീയബ്ലോഗുകള്‍ ഇക്കാര്യങ്ങള്‍ക്കു് വ്യക്തമായ മറുപടികള്‍ നല്‍കുന്നുണ്ടു്. അതുപോലും വായിക്കില്ല എന്നുവച്ചാല്‍ പിന്നെ എന്തുചെയ്യാന്‍? ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സംശയം വേണ്ട - അതുതന്നെയാണു് ഈ‍ “ദൈവം” എന്നു് പറയുന്ന സാധനം. ഏതായാലും കുറച്ചുകൂടി ഒന്നു് ക്ഷമിക്കു്. ശാസ്ത്രം എന്താണു് പറയുന്നതെന്നറിയണമല്ലോ ആദ്യം! :) 3:29 PM G Joyish Kumar said... ഒരു ഗണപതി ഹോമമൊക്കെ കഴിച്ചേച്ച് നമ്മടെ ഇസ്രോ അണ്ണമ്മാരെ പോലെ തേങ്ങയടിച്ചേച്ചും തൊടങ്ങീരുന്നെങ്കില്‍ കാന്തം പാതിവഴിക്ക് അടിച്ചു പോകുവായിരുന്നാ ?
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കണ്ണൂർ: കലാരംഗത്ത് മികച്ച പ്രകടനങ്ങൾ നടത്തുന്ന പ്രതിഭകൾക്കായി കരിങ്കൽക്കുഴി ഭാവന ഏർപ്പെടുത്തിയ ഭാവന നവപ്രതിഭാ പുരസ്കാരം മയ്യിൽ അഥീന നാടക- നാട്ടറിവ് വീട്ടിലെ കൊച്ചു ഗായിക വൈഖരി സാവന് കേരള ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ സമ്മാനിച്ചു. സുരേഷ് കൊളച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. 5001 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും അടങ്ങുന്ന പുരസ്കാരം എഴുത്തുകാരൻ രാധാകൃഷ്ണൻ പട്ടാന്നൂർ ചെയർമാനായ ജൂറി പാനലാണ് പ്രഖ്യാപിച്ചത്. കുഞ്ഞു വൈഖരി രണ്ടു വയസിൽ കയരളം ഒറപ്പടിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയിൽ തന്റെ പാട്ടുപാടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും യാതൊരു പരിശീലനവും ഇല്ലാതെ വേദിയിലെത്തി മിന്നാം മിനുങ്ങേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് കാണികളുടെ കയ്യടി നേടി. രണ്ടരവയസിൽ ഒറപ്പടി കലാകൂട്ടായ്മയുടെ "നാട്ടുത്സവം നാടൻ പാട്ടു മേള "യിലൂടെ ഉത്തര മലബാറിലെ നിരവധി വേദികളിൽ നാടൻ പാട്ടുകൾ പാടി തുടങ്ങിയ വൈഖരി മൂന്നാം വയസിൽ തന്നെ ടിവി സിനിമാ താരങ്ങളുടെ കൂടെ മെഗാഷോകളിലും സാന്നിധ്യമായി. പ്രളയകാലത്ത് പാട്ടുവണ്ടിയിലൂടെ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്ന ഒറപ്പടി കലാകൂട്ടായ്മയുടെയും നാട്ടുകലാകാരന്മാരുടെയും പ്രവർത്തനത്തിൽ പങ്കാളിയായി.കൊറോണക്കാലത്ത് നവമാധ്യമങ്ങളിലൂടെ നിരവധി ഓൺ ലൈൻ തത്സമയ പരിപാടികൾ അവതരിപ്പിച്ചു. "പൊന്നാമ്പല" എന്ന പേരിൽ കൊറോണ ബോധവൽക്കരണ നാടകം ഓൺലൈനിലൂടെ അവതരിപ്പിച്ച് ആയിരക്കണക്കിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങി. വൈഖരി സാവൻ മുന്ന, വെളുത്ത മധുരം എന്നീ സിനിമകളിലും ചെറിയ വേഷം ഈ കൊച്ചു കലാകാരി ചെയ്തിട്ടുണ്ട്. അഥീന നാടകനാട്ടറിവ് വീടിൻ്റെയും ഒറപ്പടി കലാ കൂട്ടായ്മയുടെയും നാടൻ പാട്ടുമേളയുടെ പരിശീലനം നിരന്തരം കണ്ടാണ് വൈഖരിയും നാടൻ പാട്ടുരംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ കണ്ണൂർ അഥീന നാടക- നാട്ടറിവ് വീടിന്റെ നാട്ടുമൊഴി, തിറയാട്ടം എന്നീ നാടൻ പാട്ടു മേളകളിലെ മിന്നും താരമാണ് വൈഖരി. തനതു പാട്ടായ കാലെ കാല കുംഭ , തില്ലേലെ ലേലേലോ പുള്ളേ റങ്ക് മാ, തുഞ്ചൻ പറമ്പിലെ പഞ്ചവർണക്കിളി, താ തമ്പി തരികിട തോം, ഒന്നാനാം നല്ലൊരിളം കവുങ്ങ് എന്നിവയാണ് വൈഖരി വേദികളിൽ പാടി വരുന്നതിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ നമ്മളല്ലാതെ മറ്റാരു സഖാക്കളെ , ഉമ്പായി കുച്ചാണ്ട് , കൊട്ടപ്പം കൊട്ടാങ്ങളെ , ചന്ദന പൂവരമ്പിനരികരികെ, അമ്മേ നാരായണ, എന്നാലുമേ എന്റെ നാത്തൂന്മാരേ... തുടങ്ങിയ പാട്ടുകളും വേദിയിൽ പാടാറുണ്ട്. എട്ടു വയസിനിടയിൽ കേരളത്തിലെ മിക്ക ജില്ലകളിലും മഹാരാഷ്ട്ര , തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലുമായി ഇരുന്നൂറ്റി അമ്പതിലേറെ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കണ്ടക്കൈ എ എൽ പി സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്ന വൈഖരിക്ക് കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം കഥാകഥനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടിയുടെയും ശിശിര കാരായിയുടെയും ഏക മകൾ. അച്ഛനും അമ്മയ്ക്കും അമ്മമ്മ കെ.കെ .ശാരദക്കുമൊപ്പം
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. രണ്ടുതരത്തിലുള്ള ശുശ്രൂഷകള്‍ – WFTW 1 ഓഗസ്റ്റ് 2021 August 20, 2021 | Comments closed സാക് പുന്നന്‍ ദാനിയേലിന്റെ തലമുറയില്‍ ദൈവത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞ പുരുഷന്മാരില്‍ ഒരുവനായിരുന്നു ദാനിയേല്‍. 17 വയസ്സുള്ള ഒരു യുവാവ് ആയിരുന്നപ്പോള്‍, ‘തന്നെത്താന്‍ അശുദ്ധമാക്കുകയില്ലെന്ന് അവന്‍ തന്റെ ഹൃദയത്തില്‍ നിശ്ചയിച്ചു’ (ദാനി. 1:8). ദാനിയേല്‍ യഹോവയ്ക്കുവേണ്ടി ഒരു നിലപാട് എടുക്കുന്നത് ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവര്‍ കണ്ടപ്പോള്‍, അവര്‍ക്കും യഹോവയ്ക്കു വേണ്ടി നില്‍ക്കാനുള്ള ധൈര്യം ലഭിച്ചു (ദാനി. 1:11). അവര്‍ക്കു സ്വന്തമായി ഒരു നിലപാട് എടുക്കാനുള്ള ധൈര്യമില്ലായിരുന്നു. എന്നാല്‍ ദാനിയേലിന്റെ നിലപാടു കണ്ടപ്പോള്‍ അവര്‍ ധൈര്യശാലികളായി തീര്‍ന്നു. ഇന്ന് അതുപോലെ അനേകര്‍ ഉണ്ട്, തനിയെ കര്‍ത്താവിനു വേണ്ടി നില്‍ക്കാനുള്ള ധൈര്യമില്ലാത്തവര്‍, എന്നാല്‍ ഒരു നിലപാട് എടുക്കേണ്ടതിന് ഒരു ദാനിയേലിന് വേണ്ടി കാത്തിരിക്കുന്നവര്‍. അപ്പോള്‍ അവര്‍ അവനോടു ചേരും. നിങ്ങള്‍ അങ്ങനെയൊരു ദാനിയേല്‍ ആയിരിക്കുമോ? നിങ്ങള്‍ ഇപ്രകാരം പറയുമോ, ‘ഞാന്‍ എന്നെത്തന്നെ അശുദ്ധനാക്കുകയില്ല. ഞാന്‍ രാജാവിനെയോ, സൈന്യാധിപനെയോ, പിന്മാറ്റത്തിലായ ഏതെങ്കിലും മൂപ്പനെയോ അല്ലെങ്കില്‍ മറ്റ് ആരെയെങ്കിലുമോ പ്രസാദിപ്പിക്കുന്ന കാര്യം ഞാന്‍ അന്വേഷിക്കുകയില്ല. ദൈവവചനം എന്തുപറയുന്നുവോ അതിനുവേണ്ടി ഞാന്‍ 100% നിലകൊള്ളും’. ഇന്നു നമ്മുടെ ദേശത്ത് ദാനിയേല്‍ ശുശ്രൂഷയുടെ വലിയ ഒരു ആവശ്യമുണ്ട്- ‘അനേകരെ നീതിയിലേക്കു നടത്തുന്നവരായ’ പുരുഷന്മാരുടെയും സ്ത്രീകളുടെയും (ദാനി. 12:3). ആ വാക്യം സൂചിപ്പിക്കുന്നത് നീതിയെക്കുറിച്ചു പ്രസംഗിക്കുന്ന പ്രാസംഗികരെയല്ല, എന്നാല്‍ വാക്കിനാലും മാതൃകയാലും മറ്റുള്ളവരെ നീതിയിലേക്കു നടത്തുത്തുന്നവരെയാണ്. തിരുവചനത്തില്‍ നാം മറ്റൊരു ശുശ്രൂഷയെ കുറിച്ച് വായിക്കുന്നു – അത് ഈ ദാനിയേല്‍ ശുശ്രൂഷയ്ക്ക് നേര്‍വിപരീതമായ ഒരു ശുശ്രൂഷയാണ് – ഒരു ‘ലൂസിഫര്‍ ശുശ്രൂഷ’ വെളിപ്പാട് 12 :4 ല്‍, ദൈവത്തിന് എതിരായുള്ള മത്സരത്തില്‍, തന്നെ അനുഗമിക്കേണ്ടതിന് ലക്ഷക്കണക്കിനു ദൂതന്മാരെ നേടുന്നതില്‍ ലൂസിഫര്‍ വിജയിച്ചതിനെക്കുറിച്ചു നാം വായിക്കുന്നു. ഇത്രയധികം ദൂതന്മാരെ വഴിതെറ്റിക്കുവാന്‍ ദൈവം എന്തുകൊണ്ടാണ് ലൂസിഫറിനെ അനുവദിച്ചത്? അത് അസംതൃപ്തരും മത്സരികളുമായ എല്ലാ ദൂതന്മാരില്‍ നിന്നും സ്വര്‍ഗ്ഗം വിശുദ്ധീകരിക്കപ്പെടേണ്ടതിനായിരുന്നു. ദൈവത്തിന് എതിരെയുള്ള അവരുടെ മത്സരത്തില്‍ അവരെ നയിക്കുവാന്‍ ഒരു ലൂസിഫര്‍ എഴുന്നേറ്റില്ലായിരുന്നെങ്കില്‍ അവരുടെ ദുഷ്ടഹൃദയം തുറന്നു കാട്ടപ്പെടുകയില്ലായിരുന്നു. അതുകൊണ്ട് ഇന്നും, സഭയില്‍ ഒരു ലൂസിഫര്‍ ശുശ്രൂഷ ചെയ്യുന്നതിന് ദൈവം സഹോദരന്മാരെയും സഹോദരിമാരെയും അനുവദിക്കും. വീടുകള്‍തോറും ചുറ്റിനടന്ന് ദൂഷണം പറയുവാനും, കുറ്റപ്പെടുത്തുവാനും, നുണപറയുവാനും, തിന്മ പറയുവാനും ദൈവം അവരെ അനുവദിക്കുന്നു, അതിലൂടെ അസംതൃപ്തരും മത്സരികളും, ലൗകികന്മാരുമായ എല്ലാവരെയും തിരിച്ചറിഞ്ഞ്, തുറന്നുകാട്ടി, ഒരുമിച്ചുകൂട്ടി അവരെ സഭയ്ക്ക് പുറത്താക്കുന്നു- അതിലൂടെ ക്രിസ്തുവിന്റെ ശരീരം ശുദ്ധീകരിക്കപ്പെടുവാന്‍ ഇടയാകുന്നു. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്നാമത്തെ ലൂസിഫറിനെ സ്വര്‍ഗത്തില്‍ വിലക്കിയതിനെക്കാള്‍ കൂടുതല്‍, ഇത്തരം ലൂസിഫര്‍ ശുശ്രൂഷയില്‍ വ്യാപൃതരായവരെ സഭയില്‍ ചുറ്റി നടക്കു ന്നതില്‍ നിന്ന് ദൈവം വിലക്കുകയില്ല. അതാണ് ദിവ്യ പരിജ്ഞാനം. നാം ഒരിക്കലും അത്തരം സഹോദരന്മാരോടും സഹോദരിമാരോടും പോരാടുകയുമില്ല. ദൈവം തന്നെ സഭയെ സംരക്ഷിക്കും, തന്നെയുമല്ല തക്കസമയത്ത്, സഭയെ മലിനമാക്കുന്നവരെ അവിടുന്ന് നശിപ്പിക്കും (1 കൊരി. 3:17). എന്നാല്‍ ദൈവം ദീര്‍ഘക്ഷമയുള്ളവനാണ്. അതുകൊണ്ട് ന്യായം വിധിക്കുന്നതിനു മുമ്പ് അനേകം വര്‍ഷങ്ങള്‍ അവിടുന്ന് കാത്തിരിക്കുന്നു- കാരണം ആരും നശിച്ചു പോകുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല, എന്നാല്‍ എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നോഹയുടെ കാലത്ത്, അവിടുന്ന് 120 വര്‍ഷങ്ങള്‍ കാത്തിരുന്നു, എന്നാല്‍ ദൈവം ന്യായം വിധിക്കുമ്പോള്‍, അവിടുത്തെ ന്യായവിധി കഠിനമായിരിക്കും. ഒരു സഭ ഒരിക്കലും പിളര്‍ന്നിട്ടില്ല എന്നു പ്രശംസിക്കുന്നതു ഭോഷത്തമാണ്. സ്വര്‍ഗ്ഗത്തില്‍ തന്നെ, ദൂതന്മാരുടെ ഇടയില്‍, ആരംഭത്തില്‍ തന്നെ ഒരു പിളര്‍പ്പ് ഉണ്ടായിരുന്നു. അത്തരം പിളര്‍പ്പുകള്‍ ആവശ്യമാണ്, കാരണം ‘നിങ്ങളില്‍ കൊള്ളാകുന്നവര്‍ (ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവര്‍) വെളിവാകേണ്ടതിന്, നിങ്ങളുടെ ഇടയില്‍ ഭിന്ന പക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ (1കൊരി. 11:19) . വെളിച്ചം ഇരുളില്‍ നിന്ന് വേര്‍തിരിക്കപ്പെടേണ്ടതുണ്ട്. അതൊരു പിളര്‍പ്പ് അല്ല. അതൊരു വെടിപ്പാക്കലാണ്. അതിനെ കൂടാതെ, ഭൂമിയിലെ ദൈവത്തിന്റെ സാക്ഷ്യം ദൂഷിതമായിരിക്കും. നമുക്കെല്ലാവര്‍ക്കും ഒന്നുകില്‍ ഒരു ദാനിയേല്‍ ശുശ്രൂഷ- സഭയില്‍ ഐക്യതയും കൂട്ടായ്മയും പണിയുന്നത്- അല്ലെങ്കില്‍ ഒരു ലൂസിഫര്‍ ശുശ്രൂഷ- ഭിന്നത വിതയ്ക്കുന്ന ശുശ്രൂഷ- ഉണ്ടായിരിക്കും. നമുക്ക് നിഷ്പക്ഷരായിരിക്കാന്‍ കഴിയില്ല. തന്നോടു കൂടെ ചേര്‍ക്കാത്തവന്‍ ആളുകളെ തന്നില്‍ നിന്നു ചിതറിക്കുന്നു എന്ന് യേശു പറഞ്ഞു. സഭയില്‍ രണ്ടു ശുശ്രൂഷകള്‍ മാത്രമാണുള്ളത്- ഒരുമിച്ചു ചേര്‍ക്കുന്നതും ചിതറിക്കുന്നതും (മത്താ. 12:30). ഈ അന്ത്യനാളുകളില്‍ ജീവിക്കാന്‍ ആവശ്യമായ കൃപയും വിവേകവും നമുക്കുണ്ടാകട്ടെ, കാരണം ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് എല്ലായിടത്തും ദൈവനാമ മഹത്വത്തിനായി ഒരു നിര്‍മ്മല സാക്ഷ്യമായി സഭ പണിയപ്പെടുവാന്‍ കഴിയത്തക്കവിധം നാം ജീവിക്കണമെന്നാണ്.
1947-ൽ ഇന്ത്യ-പാകിസ്ഥാൻ വിഭജനാനന്തരം പഴയ നാട്ടുരാജ്യങ്ങളായ പഞ്ചാബ്, ബംഗാൾ, സിന്ധ്, കശ്മീർ എന്നിവയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ കിടക്കുന്ന ഒരു സിന്ധി ഹിന്ദു ദളിത് കുടുംബത്തിന്റെ കഥയാണ് ഈ സിനിമ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സിനിമ റിലീസിന് ശേഷം 2008-09 കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കുകയും ഒരുപാട് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ഈ വിഷയം ഇരു രാജ്യങ്ങളിലും ഉയർത്തിക്കൊണ്ടു വരുകയും ചെയ്തു. ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരു പോലെ റിലീസ് ചെയ്ത സിനിമ, ഒട്ടനവധി അന്താരാഷ്ട്ര വേദികളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളിലേയും കലാകാരന്മാർ അണി നിരന്ന സിനിമയിലെ ചമ്പ എന്ന പ്രധാന വേഷം നന്ദിത ദാസിന്റെ ഒരു കരിയർ ബ്രെക്ക് ത്രൂ തന്നെയാണ്. അബദ്ധവശാൽ ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി കടക്കുകയും ജയിലിൽ അകപ്പെടുകയും ചെയ്യുന്ന രാംചന്ദ് എന്ന 8 വയസ്സുകാരൻ പയ്യന്റെ ജീവിതമാണ് സിനിമ. രാംചന്ദിന്റെ ജയിൽ വാസവും അത് ആ കുടുംബത്തിന് വരുത്തിയ മാറ്റങ്ങളും ഇരു രാജ്യങ്ങളിലേയും കുത്തഴിഞ്ഞ ബ്‌യൂറോക്രസിയും ഒരു സങ്കലിപിക രേഖക്ക് മനുഷ്യ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം എങ്ങനെ പിറകോട്ട് നടത്താമെന്നും, ഒരു രേഖക്ക് അപ്പുറവും ഇപ്പുറവും മനുഷ്യ ജീവിതം ഒന്നു തന്നെ ആണെന്നും വരച്ചു കാണിക്കുന്ന സിനിമ. 2009-ൽ ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയുടെ ഫലമായി 2010 മുതൽ മറ്റൊരു രാംചന്ദിന് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. വഴി തെറ്റിയും വെള്ളം തേടിയും അതിർത്തി കടന്ന 18 -ഓളം കുട്ടികളെ ഇരു രാജ്യങ്ങളും 2019 ഡിസംബർ വരെ സ്വന്തം രാജ്യത്തേക്ക് മണിക്കൂറുകൾക്കകം തിരികെ അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Urdu Tagged: Abdul Majeed Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
തിരുവനന്തപുരം: കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില്‍ 2021 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചു. 2020 ജുനുവരി 01 മതല്‍ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ സമയമുണ്ട്. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു. എസ്.സി/എസ്.റ്റി ഉദ്യോഗാര്‍ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല. http://eemployment.kerala.gov.inവഴി 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 31 വരെ നേരിട്ടോ മറ്റൊരാള്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പരിശോധന നടത്താം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓക്‌ടോബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാം
ആത്മീയചിന്തകളും ധാർമ്മിക സങ്കടങ്ങളും കത്തിജ്വലിച്ചു നിൽക്കുന്ന മാനവജീവിതത്തിൽ ആത്മീയതയുടെ രാഷ്ട്രീയംകൂടി ഗുരു ചർച്ചചെയ്തു. ചർച്ച മാത്രമല്ല പ്രവൃത്തികളും ഉണ്ടായിരുന്നു. ഒരാൾ മുന്നോട്ടുകൊണ്ടുപോകുന്ന ആശയങ്ങൾ എന്ന നിലയിലാണ് ഇപ്പോൾ രാഷ്ട്രീയത്തെ പലരും കാണുന്നത്. തിരഞ്ഞെടുപ്പിലോ ഭരണത്തിലോ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കുള്ള മറുപടി എന്ന നിലയിലേക്ക് രാഷ്ട്രീയം ചുരുങ്ങി. ചില ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ഭാവിക്കുന്നു. എന്നാൽ അതിൻ്റെ ഭാവിയോ ഉത്തരവാദിത്വമോ ആരും ശ്രദ്ധിക്കുന്നില്ല. ഒരു കൂട്ടത്തിലായിരിക്കുമ്പോഴാണ് അത്തരം ആശയങ്ങൾ പ്രസക്തമാകുന്നത്. ഉദാഹരണത്തിനു തുല്യ നീതി ,ആൺ - പെൺ തുല്യത തുടങ്ങിയ ആശയങ്ങൾ ഒരു കൂട്ടമായി നിന്നാണ് ഇന്ന് ആളുകൾ വാദിക്കുന്നത് .കാരണം ,അപര്യാപ്തതകൾ ഒരു കൂട്ടത്തിൻ്റേതാണ്. അപ്പോൾ സമാനമനസ്കർ ഒത്തുകൂടുകയും അവർ എതിർ പക്ഷത്തുള്ള യാഥാസ്ഥിതിക മനസ്കരുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. എന്നാൽ ഗുരുവിൻ്റേത് രാഷ്ട്രീയമനുഷ്യൻ എന്ന ആശയം മാത്രമല്ല ;ആത്മീയമനുഷ്യനിലെ രാഷ്ട്രീയം എന്ന ചിന്തയാണ് തോടു പൊട്ടിച്ചു പുറത്തു വരുന്നത്. താൻ വെറുമൊരു മനുഷ്യൻ മാത്രമല്ല, ചുറ്റുമുള്ളതിനെ നന്നാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘത്തിലെ ഒരാൾ മാത്രമല്ല ,താൻ സ്വയമൊരു നവ ആത്മീയമനുഷ്യനാണെന്നും തന്നിലെ രാഷ്ട്രീയത്തെ അതിൽനിന്ന് വേർപെടുത്താൻ കഴിയില്ലെന്നുമാണ് ഗുരു പഠിപ്പിച്ചത്. ഗുരു കേവല വ്യക്തിയല്ല .തന്നിലൂടെ രൂപപ്പെടുന്നത് നവമാനവ ആത്മീയരാഷ്ട്രീയത്തിൻ്റെ പ്രവർത്തങ്ങളുടെ സംഘാതമല്ല; ഒരു സമൂഹശരീരവും അതിൻ്റെ രാഷ്ട്രീയവുമാണ്. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴല്ല ഗുരുവന് ഈ രാഷ്ട്രീയമുള്ളത്. ഒറ്റയ്ക്ക് നിൽക്കുമ്പോഴും ചിന്തിക്കുമ്പോഴും ചെടികൾ നടുമ്പോഴും പ്രാർത്ഥിക്കുമ്പോഴും പ്രതിഷ്ഠ നടത്തുമ്പോഴും സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പാചകശാലയിൽ കയറുമ്പോഴും അതേനിലയിൽ ഗുരുവിൻ്റെ രാഷ്ട്രീയം പ്രവർത്തിക്കുന്നു. ഗുരുവിൻ്റെ രാഷ്ട്രീയം പ്രസ്താവനയോ ആഹ്വാനമോ , വാഗ്ദാനമോ , പദ്ധതിയോ , രൂപരേഖയോ അല്ല ;അത് പ്രായോഗിക പ്രവർത്തനങ്ങളുടെ ഉണ്മയാണ്. ഗുരുവിൽനിന്ന് ഈ രാഷ്ട്രീയത്തെ എടുത്തു മാറ്റാനാവില്ല . ഗുരു ജീവിച്ച ഇടങ്ങളിലെല്ലാം വൃക്ഷങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. കിളികളെ ഇഷ്ടമായിരുന്നു. പൂക്കളെ സ്നേഹിച്ചു. വൃക്ഷങ്ങൾ നമ്മൾ തന്നെയാണെന്ന് പ്രമുഖ ജർമ്മൻ സ്വിസ്സ് നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെ പറയുന്നത് ഇവിടെ ഓർക്കണം. ഇതും രാഷ്ട്രീയമാണ്. ആഗ്രഹങ്ങളെ വർജിക്കണമെന്ന് പറയുന്നത് ജീവിതനിഷേധമല്ല; അത് മനുഷ്യൻ്റെ കറകളഞ്ഞ ,സാത്വികമായ പാത തെളിച്ചെടുക്കാനുള്ള ഒരുക്കമാണ് .തിന്മകൾ ഒഴിഞ്ഞുപോകാൻ ആഗ്രഹങ്ങളിലുള്ള നിയന്ത്രണം ആവശ്യമാണ്. സന്യാസിയായിരിക്കുക , വിഷയസുഖങ്ങളിൽ നിന്ന് മാറി നിൽക്കുക, ലോകോപകാരപ്രദമായ വിധം എഴുതുകയും സംസാരിക്കുകയും ചെയ്യുക ,വ്യക്തിപരമായി യാതൊന്നും സംസാരിക്കാതിരിക്കുക, തൻ്റെ ശാരീരികമായ, വ്യക്തിപരമായ ആവശ്യങ്ങൾ, അവശ്യവസ്തുക്കൾ എന്നിവ പരമാവധി ലഘൂകരിക്കുക, സകലരെയും ഒന്നായിക്കണ്ട് അവരിലൊരാളായി സ്വയം ദർശിക്കുക തുടങ്ങിയവയെല്ലാം ഗുരുവിൻ്റെ സവിശേഷമായ ആത്മീയരാഷ്ട്രീയത്തിൻ്റെ പ്രത്യക്ഷമാനങ്ങളാണ്. ജാതി ഒന്നാണെന്ന് പറയുന്നതും ഒരു രാഷ്ട്രീയമാണ്. കാരണം, മനുഷ്യർ തമ്മിൽ വർഗ്ഗപരമായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിച്ചാൽ, പിന്നെ മാനവവംശത്തിൻ്റെയാകെ മോചനം എന്ന ആശയം വിജയിക്കില്ല. ആളുകൾ അവരവരുടെ കൂട്ടങ്ങളിലേക്ക് പിൻവാങ്ങുകയും അവയെല്ലാം തമ്മിലുള്ള മാനവമൈത്രി നഷ്ടപ്പെടുകയും ചെയ്യും . മനുഷ്യജാതിയുടെ രാഷ്ട്രീയം മനുഷ്യജാതിയുടെ ഏകത്വം ഒരു കാഴ്ചയും തത്ത്വചിന്തയുമാണ്. അതിൽ രമ്യതയും സഹവർത്തിത്വവും പ്രവർത്തിക്കുന്നുണ്ട്. മഹാചിന്തകനായ കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരിക്കൽ ജാതിചിന്തയിലെ ഏകത്വത്തെക്കുറിച്ച് ഗുരു പറഞ്ഞ ന്യായം ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: " ജാതി ഒന്നാണെന്നതിനു തെളിവൊന്നും വേണ്ടല്ലോ. ഒരു പട്ടി വേറൊരു പട്ടിയെ കണ്ടാൽ അതിൻ്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരി വുണ്ട് .അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യർക്ക് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളേക്കാൾ മോശം ". മനുഷ്യൻ്റെ ഉള്ളിൽ കടന്നുകൂടിയിരിക്കുന്ന അധമവും വികലവുമായ ഒരു ബോധത്തെ ഉന്മൂലനം ചെയ്യാനാണ് ഗുരു പ്രയത്നിച്ചത്. ഗുരു അത് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു. ആലുവയിലെ പാചകശാലയിൽ ഗുരു നിയോഗിച്ചവരിൽ ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ടവരുമുണ്ടായിരുന്നു. ജീവികളെ കൊല്ലരുതെന്ന് പറയുന്നത്, ഇന്ന് ഏറ്റവും പ്രസക്തമായ രാഷ്ട്രീയചിന്തയാണ്. രാഷ്ട്രീയം എന്നാൽ മനുഷ്യൻ്റേത് മാത്രമാണെന്നും അവിടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് വിജയക്കൊടി നാട്ടണമെന്നും പറയുന്നത് അസംബന്ധമാണ്. മനുഷ്യനു മാത്രമായി ഈ ലോകത്ത് ജീവിക്കാനൊക്കുമോ ?പ്രകൃതി നമ്മോടൊപ്പമില്ലെങ്കിൽ നാം ശേഷിക്കില്ല. ബാക്ടീരിയപോലും നമുക്കായി പ്രവർത്തിക്കുന്നു. തേനീച്ചകൾ ,ഉറുമ്പുകൾ, പൂച്ചകൾ, പട്ടികൾ തുടങ്ങി കാണാവുന്നതും അതുല്യവുമായ ജീവികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. അത് മനസ്സിലാക്കാതെ ,എല്ലാം മനുഷ്യർക്ക് ആസ്വദിക്കാനും നശിപ്പിക്കാനുമുള്ളതാണെന്ന അർത്ഥശൂന്യമായ വാദമുന്നയിക്കുന്നത് അപൂർണവും വിധംസകവുമായ രാഷ്ട്രീയമാണ്. സൂപ്പുണ്ടാക്കാനായി സ്രാവിൻ്റെ ചിറകുകൾ അരിഞ്ഞെടുക്കുന്നു; എന്നിട്ട് സ്രാവിനെ കടലിൽ തള്ളുന്നു. അത് കടലിൽ തുഴയാനാകാതെ പെട്ടെന്ന് മരിക്കുന്നു. ഇത് മനുഷ്യൻ്റെ ഇന്നത്തെ രാഷ്ട്രീയത്തിൻ്റെ ക്രൂരമായ മുഖമാണ്. എല്ലാ മാനവികരാഷ്ട്രീയവും ഈവിധം ക്രൂരമാണിന്ന്. എങ്ങനെയാണ് ഈ ക്രൂരതയ്ക്ക് നടുവിൽ നിന്നുകൊണ്ട് സമാധാനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സംസാരിക്കുന്നത്? കടലിനെ സംരക്ഷിക്കുന്നത് അമേരിക്കൻ ഗ്രന്ഥകാരി റേച്ചൽ കാർസ (Rachel carson)ൻ്റെ ചുമതലയാണെന്ന് കരുതി മാറിയിരിക്കരുത്. കടലിനെ സംരക്ഷിക്കാൻ നമുക്കെല്ലാം ബാധ്യതയുണ്ട്. അതിനുള്ള ഒരു വിദ്യാഭ്യാസവും എവിടെയുമില്ല. സ്രാവുകളുടെ ചിറകുകൾ അരിയാത്തകാലം വരെയും ഗുരുവിൻ്റെ രാഷ്ട്രീയത്തിനും പ്രസക്തിയുണ്ട്. അത് ആത്മീയമായ അനിവാര്യതയുടെ രാഷ്ട്രീയമാണ്. തന്നോടൊപ്പം ഈ ലോകവും നിലനിൽക്കണമെന്ന പവിത്രമായ ബോധമാണത്. കൊല്ലാത്തവനും രാഷ്ട്രീയമുണ്ട് " കൊല്ലായ്കിലവൻ ഗുണമുള്ള പുമാ- നല്ലായ്കിൽ മൃഗത്തൊടു തുല്യനവൻ , കൊല്ലുന്നവനില്ല ശരണ്യത മ - റ്റെല്ലാ വക നന്മയുമാർന്നിടിലും". (ജീവകാരുണ്യപഞ്ചകം) കൊല്ലാത്തവനാണ് നല്ല മനുഷ്യൻ. അവനിലാണ് ഗുരു നാളത്തെ ലോകത്തെ കാണുന്നത് .ഇന്നത്തെ എന്നപോലെ നാളത്തെയും രാഷ്ട്രീയമാണത്. ലോകത്തിനു ഇതുവരെ അത് ഉൾക്കൊള്ളാനായിട്ടില്ല. കൊല്ലുന്നവന് മൃഗത്തോട് ചേരാം. മൃഗങ്ങൾ കൊല്ലുന്നത് അവയുടെ അസ്തിത്വപരമായ പ്രതിസന്ധി മൂലമാണ്. ഒരു പുലിക്ക് മറ്റൊരു ജീവിയെ കൊല്ലാതെ ജീവിക്കാനാകില്ല എന്നുള്ളത് ദൈവവിധിയാണ്. എന്തെന്നാൽ പച്ചിലകൾ തിന്നാനുള്ള രുചി ദൈവം അതിന് നല്കിയിട്ടില്ല. പിറവിയിൽ തന്നെ ദൈവം അവയെ അപരാധിയാക്കിയിരിക്കയാണ് ,കൊല്ലാനും തിന്നാനും .ഇത് പുലിയുടെ അസ്തിത്വപ്രതിസന്ധിയാണ്. അതിൽ നിന്നു പുലിക്ക് മോചനമില്ല .അതിനാൽ ജീവിക്കാനായി പുലിക്കു കൊന്നേ തീരു. എന്നാൽ മനുഷ്യന് അങ്ങനെയൊരു പ്രശ്നമില്ല. അവനു കൊല്ലുക എന്ന ജന്മവാസനയില്ല. അത് അവൻ സ്വാർത്ഥമായ ഇച്ഛയിൽ നിർമ്മിച്ചെടുത്തതാണ്. അനാവശ്യമായി കൊല്ലുന്നു; തിന്നാനും അല്ലാതെയും കൊല്ലുന്നു. വിനോദത്തിനുവേണ്ടി കൊല്ലുന്നു. ഭയം മൂലം കൊല്ലുന്നു. കൊല്ലുന്നവനു ഒരിടത്തും അഭയം കിട്ടുകയില്ലെന്ന് ഗുരു പ്രഖ്യാപിക്കുന്നു. അവനെ കാലം വർജിക്കണം .എല്ലാ നന്മകളുമുണ്ടെങ്കിലും കൊല്ലുന്നവന് ഒരിടത്തും പ്രവേശനം പാടില്ല .കാരണം, അവൻ മാനവവംശത്തെയാണ് നശിപ്പിക്കുന്നത് .അവൻ ദുഷിച്ച സംസ്കാരമാണ് പ്രചരിപ്പിക്കുന്നത്. അവൻ വെറുപ്പിൻ്റെ ഉപജ്ഞാതാവാണ്. അവൻ്റെ ചിന്ത അവൻ മാത്രം ജീവിച്ചാൽ മതിയെന്നാണ്. അവൻ സ്വാർത്ഥതയുടെ ആൾരൂപമാണ്. കൊല്ലുന്നവൻ മൃഗമായിരിക്കെ അവനോടെങ്ങനെ ലോകക്ഷേമത്തെക്കുറിച്ചു പറയും?.ലോകം മിഥ്യയായിരിക്കുന്നത് ഈ കൊല്ലൽ മൂലമാണ് .മാനവവംശത്തെ രണ്ടായി തിരിക്കാം ; കൊല്ലുന്നവനും കൊല്ലാത്തവനും. ഈ രാഷ്ട്രീയം ഗുരു അവതരിപ്പിക്കുന്നത് തൻ്റെ ആത്മാവിലെ മനുഷ്യൻ്റെ മോചനം എന്ന ലക്ഷ്യത്തോടുകൂടിയാണ്. കൊല്ലാതിരിക്കാനാണ് രസരുചിയിൽ നിന്ന് മാറി നിൽക്കണമെന്ന് ഗുരു ഉപദേശിക്കുന്നത്. ചില രുചികൾ ശീലമാക്കിയാൽ നാം സഹജീവികളോട് ക്രൂരത കാണിക്കും. ആഗ്രഹങ്ങളുടെ ഉന്മൂലനം മഹത്തായ രാഷ്ട്രീയമാകുന്നത് ഇവിടെയാണ്. അതിൽ സമ്പദ്ശാസ്ത്രവുമുണ്ട് .കുറച്ചു വസ്തുക്കൾകൊണ്ട് ജീവിക്കാനാകുമെങ്കിൽ ചെലവു ചുരുക്കാം; രുചികളെ നിയന്ത്രിക്കാം. വിപണിയിൽ കിട്ടുന്നതെന്തും രുചിച്ചുനോക്കണമെന്ന് ശഠിക്കുന്നത് സർവ്വനാശത്തിലേക്കുള്ള വാതിലാണ്. സകലജീവികളുടെയും മാംസത്തിൻ്റെ രുചി നോക്കണമെന്ന ചിന്ത ആപത്ക്കരമാണല്ലോ. അതുകൊണ്ട് ഇച്ഛകളെ പരമാവധി കുറച്ചുകൊണ്ടുവരണം. എന്നാൽ ഇതൊരു പീഢയാകരുത്. അതിൻ്റെ അവബോധം നേടുകയാണ് വേണ്ടത്. ഇതാണ് ആത്മീയമനുഷ്യൻ്റെ രാഷ്ട്രീയത്തിൻ്റെ പ്രധാന ഏടുകളിലൊന്ന്. ഇങ്ങനെ പരിമിതമായ വിഭവങ്ങൾകൊണ്ട് സമാധാനത്തോടെ ജീവിക്കാനാകുമെങ്കിൽ ,ഈ ലോകത്തുള്ള എല്ലാവർക്കും അതുപോലെ ജീവിക്കാനുള്ള വിഭവങ്ങൾ ബാക്കിയാകും. ദാരിദ്രൃം തനിയെ മാറും. തിന്നുന്നവൻ തന്നെ കൂടുതൽ ഭക്ഷിക്കുന്നത് അനീതിയാണ്; തിന്നാത്തവനും വേണം. ഉടുക്കുന്നവൻ തന്നെ ഉടുത്തുകൊണ്ടിരുന്നാൽ പോരാ; ഉടുക്കാത്തവനും ഉടുക്കണം. ഈ മഹത്തായ ലക്ഷ്യമാണ് ഗുരുവിൻ്റെ രാഷ്ട്രീയത്തിൻ്റെ ഘടകങ്ങളിലൊന്ന്. അദൃശ്യതയുടെ അനുഭവം "കാണുന്ന കണ്ണിനൊരു ഭണ്ഡവുമില്ല കണ്ടെൻ പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം! കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ !" (ഇന്ദ്രിയവൈരാഗ്യം) കണ്ണുകൾ എല്ലാം കാണും .കാണുകയാണല്ലോ കണ്ണിൻ്റെ ധർമ്മം .അതിൽ ക്ളേശമില്ല. എന്നാൽ കണ്ണുകൾകൊണ്ട് കാണേണ്ടിവരുന്ന വ്യക്തിക്ക് അതുകൊണ്ടൊന്നും മോചനമില്ല. കാണലിൻ്റെ ലഹരിയിൽ വ്യക്തി ജയിക്കുന്നില്ല. അവന് നാശം സംഭവിക്കുക തന്നെ ചെയ്യും .പിന്നെ എന്തിനാണ് താൻ നേടിയതെല്ലാം? കാഴ്ചയിലൂടെ നിറം, തരം എന്നിവയൊക്കെ ലഭിക്കുമെങ്കിലും അതില്ലാതാകുന്നിടത്താണ് ദൈവത്തിൻ്റെ പ്രഭാവമുള്ളത്. അതായത് ,അപ്രത്യക്ഷതയുടെ, അദൃശ്യതയുടെ അനുഭവമാണ് ദൈവം .'നിറം തരമിതൊക്കെയഴിഞ്ഞെഴും 'എന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതയിലേക്കുള്ള വാതിലാണ്. ദൈവം അദൃശ്യമായിരിക്കുന്ന ലോകത്തിൻ്റെ സുവിശേഷമാണത്. അല്ലെങ്കിൽ, എല്ലാ നിറ ,ഗുണങ്ങളും കഴിഞ്ഞാണ് അത് നിലനിൽക്കുന്നത്. മറ്റുള്ള രുചിക്കും നിറഭേദങ്ങൾക്കും വിദ്യകൾക്കും അപ്പുറമുള്ള ഒരു ലോകമാണത്. ആ ലോകം മാനവരാശിയുടെ മഹത്വത്തിലാണുള്ളത്. നമ്മൾ കാണാത്ത മനുഷ്യരും ജീവികളും മോചനത്തിലായിരിക്കുന്നതിനു ,നമ്മുടെ ഇത്തിരിപ്പോന്ന ലഹരികളിൽ നിന്ന് വിടുതൽ നേടണമെന്ന രാഷ്ട്രീയമാണിത്. സമൂഹബ്രഹ്മമഠവും പഞ്ചശുദ്ധിയും ഗുരുവിൽ ശരീരം ആത്മീയരാഷ്ട്രീയമാണ്. ശുചിയായിരിക്കുക ,പഞ്ചശുദ്ധി പരിപാലിക്കുക എന്നു പറയുമ്പോൾ ശരീരം വിശുദ്ധമായ ഒരു ആരാധനാലയം പോലെയാണ്. പഞ്ചേന്ദ്രിയങ്ങൾ ശുദ്ധമായാലേ പഞ്ചഭൂതങ്ങൾ ശുദ്ധമായിരിക്കുകയുള്ളു. ഇന്ന് പഞ്ചഭൂതങ്ങളും മലിനമായിരിക്കുകയാണ്. എന്തുകൊണ്ട് ?മനുഷ്യൻ്റെ ശരീരം അശുദ്ധമായതുകൊണ്ട്. പഞ്ചശുദ്ധിയില്ലാത്തവൻ്റെ രാഷ്ട്രീയം അപൂർണമാണ്. അതുകൊണ്ട് ആഗ്രഹങ്ങളെ നിസ്സാരമാക്കിയ ഗുരു ഉത്തരവാദിത്തങ്ങളെ വലുതായി കണ്ടു. ശരീരത്തിലാണ് ജീവിച്ചിരിക്കുന്നത്. ശരീരത്തിലാണ് ശുദ്ധിയും രാഷ്ട്രീയവും പുലരേണ്ടത്. ശരീരങ്ങൾ ചേരുന്നതോടെ അത് വിശാലമായ രാഷ്ട്രീയ ഇച്ഛാശക്തിയായി മാറുന്നു. സാമൂഹികബ്രഹ്മമഠമായി ഗുരു അദ്വൈതത്തെ മാറ്റുന്നത് ശരീരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ, അകൽച്ച ഇല്ലാതാക്കിക്കൊണ്ടാണ്. ശരീരം ശരീരത്തെ വെറുക്കുമ്പോൾ ആത്മീയഐക്യം എങ്ങനെയുണ്ടാകും ? ഭാരതത്തിൻ്റെ ചരിത്രത്തിൽ പലരും ആത്മീയഐക്യവും യോജിപ്പും ആഹ്വാനം ചെയ്തത് ശരീരങ്ങളിൽ ഒറ്റപ്പെട്ടു വസിച്ചുകൊണ്ടാണ്. ആത്മീയതയിലൂടെയാണ് ശരീരങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കുന്നത്. ഇതിനു സഹായിക്കുന്നത് ആത്മീയതയുടെ ശരീരരാഷ്ട്രീയമാണ് at April 07, 2022 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) എം.കെ.ഹരികുമാർ ഇരുനൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു കൂത്താട്ടുകുളം ശ്രീധരീയം നഗർ ലൈബ്രറിക്ക് എം.കെ. ഹരികുമാർ സംഭാവനയായി നല്കിയ ഇരുനൂറ് പുസ്തകങ്ങൾ പ്രസിഡൻ്റ് ഹരി എൻ നമ്പൂതിരി ഏറ്റുവാങ്ങുന്ന... എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2022 എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ ഉത്തര- ഉത്തരാധുനികത ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ വസ്തുവിൻ്റെ അസ്തിത്വത്... കുരീപ്പുഴയുടെ ഉപരിപ്ളവം /എം.കെ.ഹരികുമാർ സർവ്വക്രമവും തെറ്റിച്ച് ,സ്വന്തം പാതയിൽ അനന്യതയെയും അനന്തതയെയും സംയോജിപ്പിക്കുന്നവനാണ് കവി. അങ്ങനെയുള്ളവർക്കേ കവിയാകാൻ കഴിയൂ. സ്വന്തം ... സാഹിത്യകൃതിയുടെ ഉള്ളടക്കം അപ്രസക്തമായി: എം.കെ.ഹരികുമാർ എം.കെ. ഹരികുമാർ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുന്നു. കായംകുളം,ക്ളാപ്പന: സാഹിത്യകൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചതാ...
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Likee-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഓൺലൈൻ ലൈക്ക് വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു, MP4, M4A, 3GP ഫോർമാറ്റുകളിൽ നിങ്ങൾക്ക് ഏത് ലൈക്ക് വീഡിയോയും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ലൈക്ക് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ ലൈക്ക് വീഡിയോ ഡൗൺലോഡർ ആഡ്ഓൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുകPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുക കൂടെ വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുക MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, ഇപ്പോൾ നിങ്ങൾ ലൈക്ക് വീഡിയോ ഡൗൺലോഡറിലേക്ക് നിങ്ങളുടെ വീഡിയോ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും തയ്യാറാണ്. നിരവധി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഞങ്ങളുടെ ലൈക്ക് വീഡിയോ ഡൗൺലോഡർ ടൂളുകൾ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ ലൈക്ക് വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുക സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. മാക്കിനുള്ള വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുക Mac-നുള്ള ഏറ്റവും ഫലപ്രദമായ ലൈക്ക് വീഡിയോ ഡൗൺലോഡർ, മാക്കിലെ ഏത് വെബ്‌സൈറ്റിൽ നിന്നും ലൈക്ക് വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ ലൈക്ക് വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച ലൈക്ക് വീഡിയോ ഡൗൺലോഡർ, സൗജന്യ ലൈക്ക് വീഡിയോ ഡൗൺലോഡർ മാക്. ഐഫോണിനായുള്ള വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുക iPhone/iPad-ൽ ലൈക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ ലൈക്ക് വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ സൗജന്യ ലൈക്ക് വീഡിയോ ഡൗൺലോഡർ, iPhone, iPad 2022 എന്നിവയ്‌ക്കുള്ള ഞങ്ങൾ ആപ്പുകൾ, iphone-ന് വേണ്ടിയുള്ള ഈസി ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. ലൈക്ക് വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും ഒരു ലൈക്ക് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം, Windows 64 PC-നുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, 4K Likee വീഡിയോ ഡൌൺലോഡർ 64 ബിറ്റ് വിൻഡോകൾക്കായി ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-നുള്ള Likee വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. വീഡിയോ ഡൗൺലോഡർ ക്രോംബുക്ക് ലൈക്ക് ചെയ്യുക 2022-ൽ Chrome-നുള്ള മികച്ച ലൈക്ക് വീഡിയോ ഡൗൺലോഡർ, 4K-യിലും മറ്റും Chromebook-ൽ ലൈക്ക് വീഡിയോകൾ ഓഫ്‌ലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം Likee വീഡിയോ ഡൗൺലോഡർ, സേവനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ലൈക്ക് വീഡിയോകൾ നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K ലൈക്ക് വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള ലൈക്ക് വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ഒരു ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും ലൈക്ക് വീഡിയോ കൺവെർട്ടർ സൗജന്യമാണ് ഒരേയൊരു ഗുണമേന്മയുള്ളതും ലൈക്ക് ചെയ്യുന്നതുമായ വീഡിയോ ഡൗൺലോഡർ സൗജന്യം - ഏതെങ്കിലും ലൈക്ക് വീഡിയോ ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-ന് സൗജന്യ ലൈക്ക് വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ ലൈക്ക് വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം ലൈക്ക് വീഡിയോ അല്ലെങ്കിൽ ഒരു ലൈക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, ലൈക്ക് വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർക്കുക. വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ ലൈക്ക് ചെയ്യുക ലൈക്ക് വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുക വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ടൂളുകളിൽ നിന്ന് ലൈക്ക് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Likee വെബ്‌സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ ലൈക്ക് വീഡിയോ തിരഞ്ഞെടുക്കുക, ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക വീഡിയോ ഡൗൺലോഡർ ലൈക്ക് ചെയ്യുകr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ട് എല്ലാവരും നിങ്ങളും ഓൺലൈൻ ലൈക്ക് വീഡിയോ ഡൗൺലോഡർ ഉപയോഗിക്കണം ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. ലൈക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ ലൈക്ക് വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്‌മാർക്ക് ചെയ്യാം ഉദാഹരണത്തിന്, എനിക്ക് ലൈക്ക് ക്രോം, ഫയർഫോക്സ് വിപുലീകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എങ്ങനെ ഈ വെബ്സൈറ്റ് സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ലൈക്ക് ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ ലൈക്ക് ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് ചെയ്യുക വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. ലൈക്ക് വീഡിയോ ഡൗൺലോഡർ, സേവനങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ ലൈക്ക് വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് ഫ്രീ. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. ലൈക്ക് വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക ലൈക്ക് വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
മുംബൈ: 2022-23 വര്‍ഷത്തെ ആദ്യം പാദത്തില്‍ അഖിലേന്ത്യാ ഭവന വില സൂചിക (എച്ച്പിഐ) 3.5 ശതമാനം ഉയര്‍ന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. എച്ച്പിഐയുടെ വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.8 ശതമാനവും 2021-22 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രണ്ട് ശതമാനവുമായിരുന്നു. നഗരങ്ങളില്‍ ഭവന വില സൂചിക വര്‍ഷം തോറും വലിയ തോതില്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കൊല്‍ക്കത്തയിലെ 16 ശതമാനമാണെങ്കില്‍ ബംഗളൂരുവില്‍ നാല് ശതമാനം മാത്രമാണ് വളര്‍ച്ച. 2022-23 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഖിലേന്ത്യാ എച്ച്പിഐ 2.2 ശതമാനം വര്‍ധിച്ചു. ഡെല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍ […] മുംബൈ: 2022-23 വര്‍ഷത്തെ ആദ്യം പാദത്തില്‍ അഖിലേന്ത്യാ ഭവന വില സൂചിക (എച്ച്പിഐ) 3.5 ശതമാനം ഉയര്‍ന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. എച്ച്പിഐയുടെ വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.8 ശതമാനവും 2021-22 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രണ്ട് ശതമാനവുമായിരുന്നു. നഗരങ്ങളില്‍ ഭവന വില സൂചിക വര്‍ഷം തോറും വലിയ തോതില്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കൊല്‍ക്കത്തയിലെ 16 ശതമാനമാണെങ്കില്‍ ബംഗളൂരുവില്‍ നാല് ശതമാനം മാത്രമാണ് വളര്‍ച്ച. 2022-23 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഖിലേന്ത്യാ എച്ച്പിഐ 2.2 ശതമാനം വര്‍ധിച്ചു. ഡെല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവ സൂചികയില്‍ തുടര്‍ച്ചയായ പിന്നാക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള നഗരങ്ങളില്‍ വില ഉയര്‍ന്നിരിക്കുകയാണ്. 10 പ്രധാന നഗരങ്ങളിലെ ഭവന രജിസ്‌ട്രേഷന്‍ അധികാരികളില്‍ നിന്ന് ലഭിച്ച ഇടപാട് തലത്തിലുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ പാദാടിസ്ഥാനത്തിലുള്ള ഭവന വില സൂചിക പുറത്തിറക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡെല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ എന്നിവയാണ് നഗരങ്ങള്‍.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സാവന്നയിലെ പ്രൊജക്റ്റ് താള്‍ പ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ ഒരുമിച്ചു് വായിയ്ക്കാവുന്ന പ്ലാനറ്റ് ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project / ഐ.ആര്‍.സി. വെബ്‌ വഴി സോഴ്സ് കോഡ് മെയിലിങ്ങ് ലിസ്റ്റ് ട്വിറ്ററില്‍ ഐഡന്റിക്കയില്‍ സംരംഭങ്ങള്‍ കെ.ഡി.ഇ. മലയാളം കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നോം മലയാളം ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഡെബിയന്‍ മലയാളം ഡെബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നു താളുകള്‍ ഗ്നു ലേഖനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫെഡോറ മലയാളം ഫെഡോറ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫയര്‍ഫോക്സ് മലയാളം ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഓപ്പണ്‍ഓഫീസ് മലയാളം ഓപ്പണ്‍ഓഫീസ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഉപകരണങ്ങള്‍ പയ്യന്‍സും ചാത്തന്‍സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ് അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്‍, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്‍ചെക്കര്‍ നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ്‍ മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം കൂടുതല്‍: അക്ഷരവിഭജകന്‍ ഫോര്‍ച്യൂണ്‍ മലയാളം ഹൈഫെനേഷന്‍ പരല്‍പ്പേര് ധ്വനി ശാരിക ഫോണ്ടുകള്‍ രചന . മീര . രഘു . സുറുമ . അഞ്ജലി . ദ്യുതി . ഫോണ്ടുകള്‍ സ്ഥാപിക്കല്‍ . സഹായം >>> മലയാളനിവേശനം ഇന്‍സ്ക്രിപ്റ്റ് . സ്വനലേഖ . മൊഴി . ലളിത അറിയിപ്പുകള്‍ 2019 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വച്ചും ഒരു കെ.ഡി.ഇ. ട്രാണ്‍സ്ലത്തോണ്‍ നടത്തി. കൂടുതല്‍ വിവരങ്ങള്‍ 2018 ഏപ്രില്‍ മാസം മുതല്‍ SMC Monthly Reportകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2014 (GSoC 2014)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2014 താള്‍ കാണുക സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനും. 18-01-2014ന് തിരുവനന്തപുരത്ത് ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള്‍ കാണുക ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍ ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ ഗ്നോം 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍ MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍] വിദ്യാ അക്കാദമിയും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക. പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ കല സ്ക്രീന്‍സേവര്‍ . ലോഗിന്‍ ജാലകം . പശ്ചാത്തലചിത്രങ്ങള്‍ സഹസംരംഭങ്ങള്‍ ശില്പ പ്രൊജക്ട് : സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഭാരതീയ ഭാഷാകമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ ഏകോപിപ്പിച്ചു് വിവിധ രീതികളില്‍ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും എത്തിക്കാനുള്ള സംരംഭം.
4 വയസ്സുകാരിക്ക് കാന്‍സര്‍ മരുന്ന് തീര്‍ന്നു; ലോക്ക് ഡൗണില്‍ 150 km. ബൈക്കോടിച്ചുചെന്ന് മരുന്നുവാങ്ങി നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നൗഷാദ് (ഇടത്) ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നു. ‘കൊറോണ ഒഴിഞ്ഞുപോകും വരെ വാടക വേണ്ട’: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും തണലായി നൗഷാദ് ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട് ‘ഈ കൊച്ചെന്താണീ തുരുത്തില്‍’ ചെയ്തത്!? വഴിയും കറന്‍റുമില്ലാതിരുന്ന ദ്വീപില്‍ മനീഷ നന്നാക്കിയെടുത്ത പഴയ വീട്ടിലേക്ക് വര്‍ഷവും 1,200 സഞ്ചാരികളെത്തുന്നു മുഴുക്കുടിയന്‍, കുടുംബം ഉപേക്ഷിച്ചു പോയി, കുടിച്ച് വണ്ടിയോടിച്ച് അപകടം പറ്റിയപ്പോള്‍ ജോലിയും പോയി: ആ ‘കട്ടക്കുടിയന്‍’ ജീവിതവും നാട്ടുകാരുടെ സ്നേഹവും തിരിച്ചുപിടിച്ച കഥ 10-ാം വയസില്‍ രണ്ട് സെന്‍റില്‍ തുടക്കം; രണ്ടിനം പയര്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയിലെ ‘ശാസ്ത്രജ്ഞ’നായി, കൃഷി ഡോക്റ്ററും അധ്യാപകനുമായി ‘നീ പഠിപ്പ് നിര്‍ത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ അധ്യാപകരുണ്ട്’: പപ്പടവും പതിമുകവും വിറ്റ് ബി.ടെക് പഠിച്ച ചെറുപ്പക്കാരന്‍റെ കരളുറപ്പിന്‍റെ കഥ ആരും തിരിഞ്ഞു നോക്കാതിരുന്ന ഈ സ്കൂളില്‍ ഇപ്പോള്‍ രാത്രി പത്തിനും ആളും വെട്ടവും കാണും; അധ്യാപകരും നാട്ടുകാരും കുട്ടികളും ചേര്‍ന്ന് ഒരു സ്കൂളിനെ വിജയിപ്പിച്ചെടുത്തതിങ്ങനെ വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും 16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍ കൂട്ടുകാരന്‍റെ പെങ്ങളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമുണ്ടാക്കാന്‍ തട്ടുകടയിട്ട കോളെജ് വിദ്യാര്‍ത്ഥികള്‍ 27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്‍റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്‍: മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും അങ്ങനെയുള്ള യാത്രക്കാരെ വഴിയില്‍ ഇറക്കിവിടും, ഒരു വിട്ടുവീഴ്ചയുമില്ല: ഈ കെ എസ് ആര്‍ ടി സി കണ്ടക്റ്ററുടെ ‘പിടിവാശി’ കയ്യടി നേടുന്നു ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്‍ഷകന്‍ ‘തോട്ടം കാണാന്‍ കുട്ടികള്‍ വരും, മാമ്പഴമെല്ലാം അവര്‍ക്കുള്ളതാണ്’: 90 ഇനങ്ങളിലായി നൂറിലേറെ മാവുകള്‍ നട്ടുവളര്‍ത്തുന്ന പ്രവാസി തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്‍പന്നം ലോകശ്രദ്ധയിലേക്ക് കാന്‍സര്‍ എന്നെ ജൈവ കര്‍ഷകനാക്കി: ഒഴിഞ്ഞ പറമ്പുകളില്‍ നാടന്‍ കിഴങ്ങുകളും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്ന ടെക്നീഷ്യന്‍
ഇന്നലെ വന്ന കൊറോണയെ നമ്മൾ അതിവിദഗ്ദ്ധമായി തന്നെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് കാൻസർ രോഗികളും പ്രസവ-ഇതര ശസ്ത്രക്രിയാ രോഗികളുമാണ്. കാരണം മറ്റൊന്നുമല്ലാ, ആശുപത്രികളിൽ രക്തം കിട്ടാനില്ലാ. ആരും രക്തം കൊടുക്കാൻ തയ്യാറാവുന്നില്ല. ജനങ്ങൾക്ക് ആശുപത്രികളിൽ ചെല്ലാനുള്ള പേടിയും, യാത്രകൾ ഒഴിവാക്കുന്നതും സ്ഥാപനങ്ങളും കോളേജുകളും അവധിയായതും എല്ലാം ഈ പ്രശ്നത്തെ രൂക്ഷമാക്കുന്നുണ്ട്. ഓപറേഷൻ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ ക്യാൻസറിൻ്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം അടക്കേണ്ടതായി വരും. എന്നുവച്ചാൽ RCC പോലുള്ള ആശുപത്രിയിൽ വരുന്ന 90% രോഗികൾക്കും രക്തമടയ്ക്കേണ്ടി വരാം. മറ്റിടങ്ങളിൽ സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡൻ്റുകൾ, പൊള്ളൽ, …. അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികൾ കൊറോണ വരുന്നവരേക്കാൾ എത്രയധികമാണെന്ന് ചിന്തിച്ചു നോക്കൂ. എത്ര യൂണിറ്റ് രക്തമാണ് ഒരു ദിവസം വേണ്ടത്! പ്രിയപ്പെട്ടവരെ, കൊറോണ ഐസൊലേഷൻ വാർഡ് ആശുപത്രികളുടെ ഒരു മൂലയിൽ പ്രത്യേകം സജ്ജീകരിച്ച ഏരിയയാണ്. ആ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് വാർഡുകളിലെ രോഗികൾക്കോ ആരോഗ്യ പ്രവർത്തകർക്കോ പോലും അവിടെ നിന്ന് രോഗം പകർന്നു കിട്ടാനുള്ള സാധ്യതയില്ല. അതിനാണല്ലോ ‘ഐസൊലേഷൻ’ എന്ന് പറയുന്നത് തന്നെ. അപ്പൊ പിന്നെ മറ്റൊരു കെട്ടിടത്തിലോ, മറ്റൊരാശുപത്രിയിലോ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിൽ പോയി രക്തം നൽകുന്നതിൽ നിന്ന് മാറി നിൽക്കേണ്ട കാര്യമേയില്ല. കൊറോണ അന്തരീക്ഷവായുവിലൂടെ പകരുന്ന രോഗവുമല്ലാ. അത് രക്തത്തിലൂടെയോ, സൂചി, സിറിഞ്ച് വഴിയോ ഒന്നും പകരില്ല. അതുകൊണ്ടുതന്നെ എല്ലാവരും, പ്രത്യേകിച്ചും യുവാക്കൾ, ഈ കൊറോണ ഭീതി മാറ്റിവെച്ച്, നമ്മുടെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മുന്നോട്ടു വരണം എന്ന് അഭ്യർത്ഥിക്കുകയാണ്. അത്രയ്ക്കും ക്ഷാമമാണ് രക്തത്തിന്. ഓർക്കണം, മരുന്നോ ആഹാരമോ ആണെങ്കിൽ ഒന്നില്ലെങ്കിൽ മറ്റൊന്ന് വച്ച് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. അത് മനുഷ്യനിൽ നിന്ന് കിട്ടിയേ പറ്റൂ. കൊറോണയെ നമ്മൾ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവർ ആവശ്യത്തിന് രക്തം കിട്ടാത്തത് കാരണം മരിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്. കേരളം മൊത്തം ഈ പ്രശ്നമിപ്പോൾ നിലവിലുണ്ട്. ദയവായി സഹകരിക്കണം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്തായിരുന്നെന്ന് കുറച്ചുനാൾ കഴിഞ്ഞ് ആലോചിക്കുമ്പോൾ ഓർത്തെടുക്കാൻ ഇതിലും നല്ലൊരു കാര്യമുണ്ടാവില്ല. ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാൻ നമ്മൾക്ക് സാധിക്കണം. അനാവശ്യമായി പോകുകയും ചെയ്യരുത്. മനനം ചെയ്യാൻ കഴിവുള്ളവരാണ് മനുഷ്യർ, സഹജീവികളെ മനസ്സിലാക്കാൻ കഴിവുള്ളവർ. കൊറോണ കാലത്തെ യഥാർത്ഥ മനുഷ്യർ നിങ്ങളാണ്. വരൂ സുഹൃത്തേ… ലേഖകർ Manoj Vellanad After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
Breaking News: മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ ◆ യുഎസ്എയെ പരാജയപ്പെടുത്തി ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ് ◆ വിഴിഞ്ഞം സമരം സമവായത്തിലേക്ക്?; ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ◆ രാഷ്ട്രീയ കൊലപാതക പ്രതികള്‍ക്ക് ശിക്ഷായിളവ്; സിപിഎം കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ശ്രമം: വിഡി സതീശൻ ◆ കാമറൂണിനെതിരെയുള്ള പരാജയം; ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ നാണക്കേട് ◆ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; മധ്യപ്രദേശിൽ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു ◆ യുപിയിൽ 14കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ ◆ ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റ‍ഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി ◆ ഭാരത് ജോഡോ യാത്ര: റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി അവസാനിപ്പിക്കാൻ കോണ്‍ഗ്രസ് ◆ പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം ◆ Breaking News Crime Kerala പാലക്കാടിന് പുറമെ ആലപ്പുഴയിലും എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ് Evartha Desk 27 September 2022 പാലക്കാടിന് പുറമെ ആലപ്പുഴ ജില്ലയിലും പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിന്റെ സാഹചര്യത്തിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ പോലീസ് റെയ്ഡ്. പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം. ജില്ലയിലെ പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന. എസ്ഡിപിഐയുടെ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിൻറെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിൻറെ വീട്ടിലും ഇതിനോടകം പരിശോധന നടത്തി. ഹർത്താൽ ദിനം നടന്ന അക്രമ സംഭവങ്ങളിൽ ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം , പാലക്കാട് ജില്ലയിൽ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. നഗരത്തിലെ മാത്രം 20 മേഖലകളിൽ റെയ്ഡ് നടത്തി. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
യുഎഇ കോണ്സുലേറ്റ് അറ്റാഷെ റാഷിദ് അല് സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്പാണ് അറ്റാഷെ ഡല്ഹി വഴി ദുബായ്ക്ക് പോയത്. Also Read: സന്ദീപിന്റെ ബാഗിൽ വിദേശകറൻസിയും ലാപ്ടോപ്പും കള്ളക്കടത്ത് സ്വര്ണം ഉള്പ്പെട്ട ഡിപ്ലോമാറ്റിക്ക് ബാഗടങ്ങിയ പാഴ്സല് വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല് സലാമി സ്വപ്നയെ വിളിച്ചിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: ദുബായിൽ സ്വർണം സംഘടിപ്പിക്കുന്നതും പാക്ക് ചെയ്യുന്നതും ഫൈസൽ ഫരീദ് By Sambhu MS Thu, 16 Jul 2020 യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്. Also Read: സന്ദീപിന്റെ ബാഗിൽ വിദേശകറൻസിയും ലാപ്ടോപ്പും കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക്ക് ബാഗടങ്ങിയ പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊര്‍ജദായിനിയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായാണ് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തര്‍ദേശീയ നിലവാരത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വര്‍ഷത്തിനകം പൊതുവിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഇപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കേണ്ടതുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശേഷികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബേസ് ലൈന്‍ സൃഷ്ടിച്ചതിന് ശേഷം 2017 ജൂണ്‍ മുതലുള്ള അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല ഇടപെടലുകളിലൂടെ ആരംഭിച്ച് 2021 മാര്‍ച്ച് വരെ ഓരോ വിദ്യാലയവും നേടേണ്ട നിലവാരം കേരള പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ (Kerala Education Missions Agenda 2021) നിര്‍വചിക്കും. പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് തെരെഞ്ഞെടുത്ത 1000 ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ‘ഹൈടെക്’ ആക്കും. ഇവയെ ഹബ്ബുകള്‍ (Hub) ആക്കുകയും, ഇവയെ കേന്ദ്രീകരിച്ച് ചുറ്റുമുള്ള മറ്റ് പൊതുവിദ്യാലയങ്ങളെ സ്പോക്കുകള്‍ (Spoke) ആയും കണ്ട് 2017 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ ICT ഉപയോഗിച്ചുള്ള പഠന-ബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. നാല് അക്കാദമിക വര്‍ഷങ്ങള്‍ കൊണ്ട് മിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന രീതിയിലായിരിക്കും പഠനരീതി ആവിഷ്കരിക്കുക. പഠന-ബോധന പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യത്യാസങ്ങളില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍, വിഷ്വല്‍, ഓഡിറ്ററി & കൈനെസ്തെറ്റിക്‍ (Visual, Auditory & Kinesthetic) അനുഭവങ്ങള്‍ പകരുന്ന ഒരു പഠനരീതി ആയിരിക്കും ആവിഷ്കരിക്കുക. ഈ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരു സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുള്‍പ്പെടുത്തി 5 വര്‍ഷത്തിനകം വികസിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ പരിശീലനത്തിനും സംരംഭകത്വശേഷി വികസനത്തിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വരുന്ന മൂന്നര ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ കേരളത്തിന്റെ ഭാവി വികസനത്തിന്റെ നെടുംതൂണുകളാണ്. സമഗ്ര വിദ്യാഭ്യാസ നവീഷകരണ മിഷന്‍ നടപ്പിലായാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ PISA (Program for International Student Assessment), TIMSS (Trends in International Mathematics and Science Study) മുതലായ അന്തര്‍ദേശീയ സര്‍വേകളില്‍ ആദ്യ ഇരുപത് സ്ഥാനങ്ങള്‍ക്കുള്ളിലാകും കേരളത്തിലെ കുട്ടികളുടെ സ്ഥാനം.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
അവൻ / അവൾ – ” പത്തു മുപ്പത്തഞ്ച് / മുപ്പത് വയസ്സാവാനാ പോണേ – കെട്ടണം എന്ന് പറഞ്ഞാൽ അപ്പം ഓടും. എന്തുട്ടാ ചെയ്യാ / എന്നാ ചെയ്യാനാ ” ഞാൻ എന്തുട്ട് ചെയ്യാനാ- എനിക്ക് ഉപദേശിക്കാൻ യാതൊരു യോഗ്യതയും ഇല്ലെന്നു നിങ്ങൾക്കറിയാമല്ലോ . വെറും ഒരു ഗ്രീൻ മാൻ ആയ ഞാൻ എന്ത് പറയാൻ. പക്ഷെ ഈ പ്രവണത കൂടി വരികയാണ് . സോഷ്യോളജിക്കലായി കെട്ടണോ വേണ്ടയോ എന്ന് അപഗ്രഥിക്കാൻ പറ്റുമോ ? ശാസ്ത്രീയമായോ യുക്തിപരമായോ ഇതിനെ സമീപിച്ചാൽ റിലാക്‌സേഷൻ കിട്ടുമോ ? അതോ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങുമോ ? എന്താണ് കെട്ടൽ അഥവാ കല്യാണം ? പരിണാമപരമായി പറഞ്ഞാൽ, മിക്ക ജീവികളിലും ‘അമ്മ മാത്രം ആണ് കുട്ടികളെ നോക്കുന്നത്. ആണിന് ഒരു പണിയുമില്ല .( ഐ മീൻ – പണി കഴിഞ്ഞാൽ അപ്പം സ്ഥലം വിടും!). ചില പക്ഷികൾ ഇതിന് അപവാദം ആണ്. ഓരോ സീസണിൽ ഒരു കല്യാണം. കൂടു കെട്ടി പിള്ളേർ പറന്നു കഴിഞ്ഞാൽ അടുത്ത സീസൺ വരെ ഫ്രീ . പിന്നെ അടുത്ത സീസണിൽ വേറൊരാൾ – സീരിയൽ മോണോഗാമി . അരയന്നം പോലുള്ള ചുരുക്കം ചില പക്ഷികളിൽ ആജീവനാന്ത ബാന്ധവം ഇല്ലാതില്ല . ചെന്നായ , ഗിബ്ബൺ എന്ന ആൾകുരങ്ങ് അങ്ങനെ ചുരുക്കം ചില സസ്തനികളിൽ ജീവിതകാലം മൊത്തം ഒറ്റ ഇണ ആണ് . മനുഷ്യരിൽ സ്ഥിരമായ ഇണ ഒരു അനിവാര്യത ആണെന്ന് ഒരു ശക്തമായ വാദം ഉണ്ട് . അതായത് , മനുഷ്യകുഞ്ഞിന്റെ തലച്ചോർ വളരെ വലുതാണ് . അപ്പോൾ തലയും വളരെ വലുതായല്ലേ പറ്റൂ . ഇതാണ് മനുഷ്യ സ്ത്രീകളിൽ പ്രസവം ഇത്ര അപകടം നിറഞ്ഞതായത് . ഇടുപ്പ് പെണ്ണുങ്ങളിൽ വളരെ വലുതായിട്ടും കുഞ്ഞുങ്ങൾ പുറത്തു വരാൻ പ്രയാസം ആണ് . പെണ്ണുങ്ങളുടെ ഇടുപ്പ് ഇനിയും വികസിച്ചാൽ നടക്കാൻ വരെ പ്രയാസം നേരിടും . പരിണാമം ഇതിനെ മറികടന്നത് , പാതി വളർന്ന തലയുമായി കുഞ്ഞുങ്ങളെ ജനിപ്പിച്ചു കൊണ്ടായിരുന്നു . ജനനാൽ തീരെ നിസ്സഹായ അവസ്ഥയിൽ ആണ് മനുഷ്യക്കുഞ്ഞു. എന്നാൽ ഒരു മാൻകുട്ടിയെ നോക്ക്. ജനിച്ച ഉടനെ ഓടാം ചാടാം . കൂട്ടത്തിനൊപ്പം കൂടാം . മാത്രമല്ല, മനുഷ്യ കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാൻ കുറെ ഏറെ കാര്യങ്ങൾ പഠിക്കണം . ഒരു പത്തിരുപതു വര്ഷം വേണം സ്വന്തം കാലിൽ നിൽക്കാൻ. അമ്മയെ കൊണ്ട് മാത്രം ഒന്നും നടക്കില്ല. അപ്പനും ഉത്സാഹിച്ചേ പറ്റൂ- കുറെ കുട്ടികളെ വളർത്തി എടുക്കാൻ . അങ്ങനെ വിവാഹം വേണ്ടി വന്നു . ഇതാണ് . ഒറ്റ നോട്ടത്തിൽ ശരിയാണ് എന്ന് തോന്നും. കൗമാരം ആകുമ്പോഴേക്കും ആണിന് പെണ്ണിനോടും , തിരിച്ചും – അതി ശക്തമായ ആകർഷണവും, പ്രേമത്തിൽ ആകുക എന്ന പ്രതിഭാസവും സംഭവിക്കുന്നുണ്ട് . ജീവശാസ്ത്രപരമായി ഇതിൽ എന്തോ ഒരു സത്യം ഉണ്ട് . പക്ഷെ നമ്മൾ ഒരു കാര്യം മനസ്സിലാക്കണം. ഈ പറയുന്ന പോലെ രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള ഒരു കളി മാത്രം ആകാൻ ഒരു സാധ്യതയും ഇല്ല വിവാഹം. രണ്ടു ലക്ഷം വര്ഷങ്ങളായി ആധുനിക മനുഷ്യൻ ഉണ്ടായിട്ട് . അന്ന് മുതൽ ഗോത്രങ്ങളിൽ ആയി ആണ് നടപ്പ് . നൂറു മുതൽ അഞ്ഞൂറ് വരെ ഉള്ള ഗോത്രങ്ങൾ . ഈ ഗോത്രത്തിൽ നിന്നും പുറത്തായാൽ ആളുടെ കാര്യം സ്വാഹാ. വല്ല സിംഹമോ പുലിയൊ പിടിച്ചോ പട്ടിണി കിടന്നോ മരണം ഉറപ്പ് . അൻപതിനായിരം കൊല്ലങ്ങൾ ആയി ഗോത്രങ്ങൾ തമ്മിൽ നല്ല കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിവുകൾ ഉണ്ട് . തമ്മിൽ യുദ്ധങ്ങളും കൂട്ട കൊലകളും പെണ്ണുങ്ങളെ പിടിച്ചു കൊണ്ട് പോവലും മറ്റും അത്ര തന്നെ സർവ സാധാരണവും ആയിരുന്നു . പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ ഒരു സങ്കീർണ സമൂഹ നിയമ കെട്ടുപാടിൽ ആയിരുന്നു മനുഷ്യൻ എന്നും . ശരിക്കും കല്യാണം ഒരു സാമൂഹ്യ സ്ഥാപനമാണോ അതോ രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു സ്വാഭാവിക ജീവ ശാസ്ത്ര സംഭവമോ ? പല രീതിയിലും പഠനങ്ങൾ ആവാം. ഇപ്പോഴുള്ള പ്രാകൃത ഗോത്ര സമൂഹങ്ങളിൽ എൺപതു ശതമാനത്തിലും സമൂഹം അറേനജ് ചെയ്യുന്ന വിവാഹങ്ങൾ ആണ് ! പിന്നെ പോപ്പുലേഷൻ ജനറ്റിക്സ് എന്ന ഒരു നൂതന ശാസ്ത്ര ശാഖാ ഉണ്ട് . അതിൽ നിന്നുള്ള പഠനങ്ങൾ കാണിക്കുന്നത്, ഒരു അൻപതിനായിരം വർഷങ്ങൾ എങ്കിലും ആയിട്ട് സമൂഹം കല്യാണങ്ങൾ അറേഞ്ച് ചെയ്യുന്നു എന്നാണ്‌! തെരഞ്ഞെടുക്കാൻ ഉള്ള അവകാശം ആണിനും പെണ്ണിനും കൊടുക്കുന്നില്ല ! (ലിങ്ക് കമന്റിൽ ). ഇതേ പഠനങ്ങൾ പറയുന്നത് , ആണുങ്ങളിൽ ഇരുപതു ശതമാനത്തിനു ഒന്നിൽ കൂടുതൽ ഇണകൾ ഉണ്ടായിരുന്നു എന്നാണ്. അതായത് ഇപ്പോൾ ഉള്ള പരമ്പരാഗത സമൂഹങ്ങളിൽ (നമ്മുടെ പോലെ ഉള്ള ) നില നിൽക്കുന്നത് പോലുള്ള ഒരു സ്ഥിതി തന്നെ ഒരു അൻപതിനായിരം കൊല്ലമായി അങ്ങനെ ഒക്കെ തന്നെയാണ് എന്നാണു . മിക്ക ആണുങ്ങൾക്കും ഒരു ഭാര്യ. ചില വേന്ദ്രന്മാർക്ക് കൂടുതൽ. ഒക്കെ കാരണവന്മാരും സമൂഹവും നിശ്ചയിക്കും . ദിതാണ് . ഒരു ഗോത്രത്തിൽ നിന്ന് വിവാഹം ചെയ്തു മറ്റൊരു ഗോത്രത്തിലേക്ക് പോകുന്ന പെൺകുട്ടിയാണ് ചിത്രത്തിൽ ദൈവം കൂട്ടി ചേർത്തത് മനുഷ്യർ വേർപെടുത്താൻ പാടില്ല . വിവാഹം ദൈവികം ആണ്. വിവാഹ മോചനം പറ്റില്ല . പറ്റിയാൽ തന്നെ വളരെ മോശം . പിന്നെ സ്ത്രീകൾ പ്രത്യേകിച്ചും പുനർ വിവാഹം ചെയ്യരുത് . ഇതാണ് മിക്ക മതാധിഷ്ഠിത സമൂഹങ്ങളുടെയും ലൈൻ . ഹിന്ദു കോമൺ സിവിൽ കോഡ് കൊണ്ട് വന്നപ്പോൾ അതിനെതിരെ അന്നത്തെ ചില പാരമ്പര്യ വാദികൾ നടത്തിയ ആക്രമണത്തിന്റെ ഒരു പ്രധാന മുന വിവാഹ മോചനം സ്‌മൃതികൾ , വേദങ്ങൾ എന്നിവക്ക് എതിരാണ് എന്നതാണ് . അതായത് വിവാഹം ഒരു കൂദാശ ആണ് . അതിനു പവിത്രത ഉണ്ട്. വിവാഹം കഴിച്ചേ പറ്റൂ . അത് ഒരാളുടെ ഉത്തരവാദിത്വം ആണ് . എന്ത് വില കൊടുത്തും അത് നില നിർത്തിയെ പറ്റൂ . എന്തും സഹിച്ചു അതിൽ തുടരേണ്ടതും വിവാഹിതരുടെ ഉത്തരവാദിത്വത്തിൽ പെടും . ഇതിനെതിരെ പ്രവർത്തിക്കുന്നവരെ സമൂഹം നാശകോശം ആക്കും . കല്ലെറിഞ്ഞു കൊല്ലും . എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പ്രത്യേകിച്ചും പെണ്ണുങ്ങളെ . പോരാത്തതിന് നരകത്തിലും പോകും! പോരെ പൂരം. നമ്മൾ ഇപ്പോൾ കല്യാണത്തെ സമീപിക്കുന്നത് ഇങ്ങനെ അല്ല. ഞാൻ മുൻപ് ഇവിടെ ഇട്ട ചോദ്യങ്ങൾക്ക് ആരും തന്നെ ഈ രീതിയിൽ – ദൈവം , പവിത്രത , ഉത്തരവാദിത്വം – പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം. പിന്നെ എങ്ങനെ ആണ് നമ്മുടെ പ്രതികരണം? വിവാഹം കൊണ്ട് എന്റെ സന്തോഷം അഥവാ ജീവിത സംതൃപ്തി കൂടിയിട്ടുണ്ടോ ? എന്റെ ആല്മാഭിമാനം സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ ? കുട്ടികളെ വളർത്തി വലുതാക്കിയത് കൊണ്ട് നമുക്ക് എന്തെങ്കിലും ഗുണം ഉണ്ടോ? വയസ്സാം കാലത്തെങ്കിലും വിവാഹം കൊണ്ട് ആത്മ സംതൃപ്തി ഉണ്ടാകുമോ ? ഇപ്പോഴത്തെ ശാസ്ത്ര , യുക്തി കേന്ദ്രീകൃതം ആയ , വ്യക്തീ പ്രാധാന്യത്തിൽ ഊന്നിയ ലിബറൽ ജനാധിപത്യ വ്യവസ്ഥിതിയിൽ , മത വിശ്വാസികൾ പോലും ചിന്തിക്കുന്നത് ഇങ്ങനെ ആണ് . ഇതൊന്നും മാറ്റാൻ പറ്റുന്ന കാര്യങ്ങൾ അല്ല. ചരിത്രത്തിനു റിവേഴ്‌സ് ഗിയർ ഇല്ല. മാത്രവുമല്ല , ഈ ‘ആധുനികത ‘ വന്നതിനു ശേഷം ആണ് വ്യക്തികൾക്ക് പ്രാധാന്യം കൈ വന്നത് . പെണ്ണുങ്ങൾ . കുട്ടികൾ , ദരിദ്രർ , പാവങ്ങൾ , വികലാങ്കർ, എന്നിവർക്ക് അവകാശങ്ങൾ ആദ്യം ഉണ്ടായത് ഈ ഹ്യൂമാനിസ്റ് വിപ്ലവത്തിന് ശേഷം ആണ് . അടിമത്തം , തൊട്ടു കൂടായ്മ , മറ്റുള്ള ജാതി , ഗോത്ര , മത , രാജ്യ വിഭാഗങ്ങളെ ഒരു മന സാക്ഷിയും ഇല്ലാതെ കൊന്നൊടുക്കൽ എന്നിവ സാധാരണ ഗതിയിൽ നമുക്ക് അചിന്തനീയം ആയതും അതിനു ശേഷം ആണ് . പക്ഷെ ഈ മാറ്റം വളരെ സിമ്പിളായി പറഞ്ഞാൽ വിവാഹം എന്ന സംഭവത്തിന്റെ കടക്കൽ കത്തി വക്കുന്നവ ആണ് . സമൂഹ നിർബന്ധം വിവാഹ കാര്യത്തിൽ ദുർബലം ആയതിനു ശേഷം അമേരിക്ക , യൂറോപ്പിൽ ഒക്കെ വിവാഹ മോചനം കണ്ടമാനം കൂടി . അൻപതു ശതമാനത്തിനു മേലെ ആണ് വിവാഹ മോചന നിരക്ക്. അത്രയും തന്നെ ആളുകൾ പല സ്ഥലത്തും വിവാഹം വേണ്ടെന്നു വക്കുന്നു . കഴിഞ്ഞ ഒരു പത്തു പതിനഞ്ചു വർഷങ്ങൾ ആയി ഇന്ത്യയിലും ഇത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നതായി നമ്മുടെ ഇവിടെ പഠനങ്ങൾ നടത്തിയ സെഫാലി സന്ധ്യ എന്ന മനഃ ശാസ്ത്രജ്ഞ പറയുന്നു. വിവാഹ മോചന നിരക്ക് അഞ്ചു മടങ്ങു് ആയിട്ടുണ്ടത്രെ. കല്യാണം വേണ്ട എന്ന് വയ്കുന്നവരുടെ എണ്ണവും കൂടി വരുന്നു. മിക്ക വിവാഹ മോചനങ്ങൾക്കും തുടക്കമിടുന്നത് ഇന്ത്യയിൽ സ്ത്രീകൾ ആണ് . പെണ്ണുങ്ങൾക്ക് പ്രശ്നങ്ങൾ വളരെ അധികം ആണ് . കൂടുതൽ ത്യാഗം സ്ത്രീ ചെയ്തേ പറ്റൂ എന്ന് എല്ലാവരും നിർബന്ധം പിടിക്കുന്നു . അഡ്രെസ്സ് പോലും മാറുന്നു . ഭർത്താവിന്റെ വാൽ ആകുന്നു. കെട്ടിയോന്റെ വീട്ടുകാരെ (അവർ വയസ്സ് ആകുമ്പോഴും) നോക്കേണ്ടി വരുന്നു . കുട്ടികളെ പ്രസവിക്കുക വളർത്തുക വീട് നോക്കുക എന്നിവ പലപ്പോഴും എത്ര ഭർത്താവ് സഹായിക്കാം എന്ന് വച്ചാലും , ഭാര്യ കൂടുതൽ ചെയ്യേണ്ടി വരുന്നു . സ്വന്തം പഠന ജോലി മേഖല നന്നായി തന്നെ ത്യജിക്കേണ്ടി വരുന്നു . ബാലൻസ് ഓഫ് പവർ തെറ്റുന്നു . കാശുണ്ടാക്കുന്നവന് ആണല്ലോ പവർ . ഇതൊക്കെ ത്യജിക്കുന്ന, സഹിക്കുന്ന ഭാര്യമാർ ഉള്ള ആണുങ്ങൾ തൃപ്തർ ആകുന്നതും, പെണ്ണുങ്ങൾ വിവാഹ മോചനത്തിന് മുൻകൈ എടുക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണെന്നു പകൽ പാവക്ക പോലെ വ്യക്തം . പകരം കിട്ടുന്നതോ – സെക്സ് . അത് പണ്ടേ പെണ്ണുങ്ങൾക്ക് ഭയങ്കര ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നുമല്ല എന്ന് ചിലർ പറയുന്നു . ആധുനിക കാലത് അതിനു വേണ്ടി വിവാഹം കഴിക്കണ്ട കാര്യവുമില്ല . മറ്റുള്ള സ്ത്രീകളും സുഹൃത്തുക്കളുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും അതിൽ സംതൃപ്തി കണ്ടെത്താനും പെണ്ണുങ്ങൾക്ക് കഴിവ് കൂടുതൽ ആയിരിക്കാം എന്ന് സൂചനകൾ ഉണ്ട് . കുട്ടികൾ ഇന്ന് അവരുടെ കാര്യം നോക്കി പോകും എന്ന് ഏതാണ്ട് ഉറപ്പാണ് . സമൂഹത്തിന്റെ നിർബന്ധം മാത്രമാണ് ത്രാസിന്റെ ഇങ്ങേ തട്ടിൽ ഉള്ളത്! പിന്നെ ഒരു കുടുംബം ഉണ്ടായി എന്ന ആത്മ സംതൃപ്തിയും . അത് മതിയാകുമോ ? അറിയില്ല . എന്നാൽ തുല്യത തന്റെ പെണ്ണിന് കൊടുക്കണം എന്നുറച്ചു വിശ്വസിക്കുന്ന ആധുനിക ആണിന്റെ പ്രശ്നങ്ങൾ നോക്ക് : കുട്ടികളെ വളർത്തൽ , വീട്ടു ജോലികൾ ചെയ്യൽ , പാചകം ചെയ്യൽ എന്നിവ പാതി ചെയ്‌താൽ പോരാ ! സീ – കുട്ടികളെ പ്രസവിക്കൽ , പാലൂട്ടി വളർത്തൽ , എന്നിവ മൂലം എന്തായാലും വളരെ അധികം ത്യാഗങ്ങൾ പെണ്ണുങ്ങൾ എന്തായാലും ചെയ്യേണ്ടി വരുന്നുണ്ട് . കൂടാതെ ആണിന്റെ വീട്ടുകാർ , സമൂഹം ഇവരുടെ പക്ഷാപാതം , പെണ്ണിന്റെ പഠനം , കരിയർ മേഖലയിൽ ചെയ്യേണ്ടി വരുന്ന ത്യാഗം- ഇതൊക്കെ ഉണ്ട് . ഇതിനൊക്കെ നന്നായി അറിഞ്ഞുള്ള അധിക പങ്കാളിത്തം കാണിച്ചാൽ മാത്രമേ ഒരു സ്ത്രീ തൃപ്ത ആവുകയുള്ളൂ . അപ്പോൾ സ്വന്തം മേഖലയിലെ ജോലി നന്നായി കുറക്കേണ്ടി വരും . ജോലി ഇല്ലാത്ത ത്യാഗിണി ഭാര്യമാർ ഉള്ള ആണുങ്ങൾ നിഷ്കരുണം മുന്നേറും . മത്സരത്തിൽ നിന്ന് ഏതാണ്ട് പൂർണമായും ഔട് ആകാനും മതി . അങ്ങനെ ഔട്ട് ആയി ജോലിയും കൂലിയും ഇല്ലാതെ വീട്ടു ജോലിയുമായി നിന്നാൽ ഭാര്യ അത്ര ബഹുമാന സ്നേഹങ്ങൾ കാണിക്കണം എന്നുമില്ല ! അതാണ് അതിന്റെ ഒരു മനഃശാസ്ത്രം . സമൂഹം എന്തായാലും പുച്ചിച്ചു ഒരു വഴിക്കാക്കും . വികസിത രാജ്യങ്ങളിൽ ഉള്ള ചില പഠനങ്ങൾ പറയുന്നത് വിവാഹം കഴിച്ചവർ കഴിക്കാത്തവരെ കാൾ സന്തോഷം ഉള്ളവർ ആണെന്നാണ് . എന്നാൽ ഈ പഠനങ്ങൾക്ക് ചില കുഴപ്പം ഉണ്ട് : ഒന്ന് : സന്തോഷം കൂടുതൽ സ്വയം ഉള്ളവർ ആവാം കല്യാണം കഴിക്കുന്നത് . അല്ലാത്തവർ വിവാഹം വിടുവിച്ചിട്ടും ഉണ്ടാകാം . രണ്ട് : പല പഠനങ്ങളും കാണിക്കുന്നത് – ദാമ്പത്യ ജീവിതത്തിൽ സംതൃപ്തി ഉള്ളവർ വളരെ സംതൃപ്തർ . അല്ലാത്ത കുറെ പേർ വളരെ അസന്തുഷ്ടർ . ശരാശരി എടുക്കുമ്പോൾ കെട്ടിയ ചുരുക്കം ചിലരുടെ ഓവർ സന്തോഷം മൂലം ശരാശരി ഉയരുന്നു . കുറെ ഏറെ പേർ കല്യാണം കഴിക്കാത്തവരെ കാൾ വളരെ അസന്തുഷ്ടർ ആയിരിക്കാൻ സാധ്യത ഉണ്ട് . മൂന്നു ; പണ്ടത്തെ പഠനങ്ങൾ ആണ് ഈ അസന്തുഷ്ടി കാണിക്കുന്നത് . പുതിയ പഠനങ്ങളിൽ ഇത് അത്ര കാണുന്നില്ല . അതായത് , കല്യാണം കഴിക്കാത്ത അവസ്ഥയെ മോശമായി കാണുന്നത് സമൂഹം നിർത്തിയപ്പോൾ അവിവാഹിതരുടെ സംതൃപ്തി ഉയരുന്നതും ആവാം . എന്റെ പോയിന്റ് ഇതാണ് – ജീവിതാവസാനം വരെ ഉള്ള വിവാഹം ചരിത്രാതീത കാലം മുതൽ ഒരു സാമൂഹ്യ വ്യവസ്ഥിതി ആണ് . രണ്ടു കമിതാക്കൾ തമ്മിൽ സ്വയം തോന്നി ചെയ്യുന്നതല്ല . വ്യക്തികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് പവിത്രത . സമൂഹം , പവിത്രത , ത്യാഗം – ഇത് മൂന്നും സമവാക്യത്തിൽ നിന്ന് മാറ്റി ഗുണ ദോഷങ്ങളുടെ ഒരു കണക്കെടുപ്പ് മാത്രം ആയാൽ വിവാഹത്തിന് സാംഗത്യം ഉണ്ടോ ? ചുരുക്കി പറഞ്ഞാൽ , രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള തുല്യ ഒരിടപാട് എന്ന രീതിയിൽ നോക്കിയാൽ കല്യാണം ഒരു നഷ്ട കച്ചവടം ആണ് . ഈ സങ്കട കരമായ വസ്തുത പറയണ്ട എന്ന് കരുതിയാണ് പണ്ടേ പ്ലാൻ ചെയ്ത ഈ ലേഖനം ഇത്ര വൈകിച്ചത് . എതിരഭിപ്രായം ഉള്ളവരും പോംവഴികൾ പറയാൻ ഉള്ളവരും ദയവായി പ്രതികരിക്കുക എന്നാലും എല്ലാം മാറി കടക്കാനുള്ള സ്നേഹത്തിന്റെ കഴിവിൽ നമുക്ക് വിശ്വസിക്കാം. വിശ്വാസം – അതല്ലേ എല്ലാം .(ജിമ്മി മാത്യു ) Related Posts: ശാസ്ത്രം എന്താണ് ? ശാസ്ത്രം എന്തല്ല ? ആയുർവേദം ശാസ്ത്രമല്ല - സോറി ട്ടോ . സാറാസ് - എഴുതാപ്പുറം വായിക്കുമ്പോൾ- ക്ലബ് കിലുക്കണ ചങ്ങാതീ, യീ കണ്ണ് തുറന്നൊന്നു നോക്കൂല്ലേ-… ഒരു മയിലൂല്യാ , ഷ്ടോ. പ്രേമം / ജൂൺ - വേഴ്സസ് - മൊയ്ദീൻ / ഓശാന / നയന്റി സിക്സ് -… Dr Jimmy I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി . Post navigation നമ്മൾ യുക്തന്മാർ അല്ല – വെറും മനുഷമ്മാരാണ് – ഇതിനാണ് നോബൽ പ്രൈസ് ! ശാസ്ത്രീയ ചികിത്സയും വ്യാജവും നമ്മുടെ മനഃശാസ്ത്രവും: I am a Plastic and Reconstructive Microsurgeon and Professor at Amrita Institute of Medical Sciences. I am a founder member of the Info- clinic, an organisation of writer-doctors, dedicated to provide evidence based health information to the public in a palatable form.
തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . | പൗരത്വ ഭേദഗതി ബില്ല്- പ്രവാസി സംഘടനകൾ കൂട്ടായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ : പൗരത്വത്തിനുള്ള അഭയാർഥികളുടെ അർഹതയിൽ നിന്ന് മുസ്‌ലിംകളെ മാത്രം തടയുന്ന പൗരത്വ ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചതോടു കൂടി ബില്ലിനെതിരേ കൂട്ടായ പ്രതിക്ഷേധങ്ങളും സമര പരിപാടികളും പ്രവാസ ലോകത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ-ഖോബാർ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇസ്‌ലാമോഫോബിയ അഥവാ മുസ്‌ലിം വിരോധം മാത്രമാണ് ആർ എസ് എസിന്റെയും ബി ജെ പിയുടെയും ആദർശമെന്നു സംശയാതീതമായി തെളിഞ്ഞു. വർഗ്ഗീയ ധ്രുവീകരണം സാധ്യമാക്കി മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള RSS - BJP തന്ത്രത്തിന്റെ ഭാഗമാണിതെന്നും, യോജിച്ചുള്ള പ്രക്ഷോഭങ്ങളും സമരപരിപാടികളും ആസൂത്രണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഖോബാർ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു. ഐ എസ് എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം വടകര ഉദ്ഘാടനം ചെയ്തു. അഷ്കർ തിരുനാവായ, അമീൻ ബീമാപ്പള്ളി, മൻസൂർ പൊന്നാനി, ഷെരീഫ് കോട്ടയം, അഹമ്മദ് കബീർ, ബക്കർ കോട്ടൂൽ, ജാബിർ, അഷ്റഫ് പാലക്കാട് തുടങ്ങിയവർ സംസാരിച്ചു.
ബാക്ക്പാക്ക് യാത്രികര്‍ ഏറ്റവും ആശ്രയിക്കുന്നത് മൊബൈല്‍ ആപ്പുകളെയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ. സഞ്ചാരികള്‍ക്ക് യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകകരമായ നിരവധി ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെ സഞ്ചാരപ്രിയര്‍ക്ക് സഹായകരമായ യാത്രാ ആപ്പുകളെ പരിചയപ്പെടാം ട്രാവ്കാര്‍ട്ട് ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും. ട്രിവാഗോ ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഹിയര്‍ വി ഗോ നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ഗതാഗതത്തിനുമൊക്കെയുള്ള ശരിയായ വഴികള്‍ ഓഫ്‌ലൈനിലാണെങ്കിലും ആപ്പിലൂടെ ലഭിക്കും എന്നതാണ് സവിശേഷത. ഈ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ദിശയും ദിക്കുകളുമൊക്കെ കൃത്യമായി മനസ്സിലക്കാനാകും. ആപ്പ് നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം പൊതുവേ കൃത്യമാണ്. ബുക്കിങ് ഡോട്ട് കോം രാജ്യത്തിനകത്തും പുറത്തും താമസസൗകര്യമൊരുക്കി നല്‍കുന്ന ആപ്പാണിത്. മികച്ച ഡീലുകളാണ് ആപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ബജറ്റ് ഹോട്ടലുകള്‍ക്ക് ആപ്പില്‍ പ്രാധാന്യമുള്ളതിനാല്‍ താമസച്ചെലവു ചുരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആപ്പിനെ ആശ്രയിക്കാം.