text
stringlengths
436
255k
കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് 7 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു. അഭി.എബ്രഹാം മാർ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), അഭി. തോമസ് മാർ ഇവാനിയോസ് (ഫാ.പി. സി തോമസ്), അഭി. ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് (ഫാ വർഗീസ് ജോഷ്വാ), അഭി. ഗീവർഗീസ് മാർ പീലക്സിനോസ്, (ഫാ. വിനോദ് ജോർജ്) അഭി. ഗീവർഗീസ് മാർ പക്കോമിയോസ് (കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ), അഭി. ഗീവർഗീസ് മാർ ബർണബാസ് (ഫാ. റെജി ഗീവർഗീസ്), അഭി. സഖറിയാ മാർ സേവേറിയോസ് ( ഫാ. സഖറിയാ നൈനാൻ) എന്നിവരാണ് അഭിഷിക്തരായത്. വിശുദ്ധ കുർബ്ബാനാ മദ്ധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാർമികരായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്കും ഗാനങ്ങള്‍ക്കും ശേഷം സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ (സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. തുടർന്ന് ശുശ്രൂഷയുടെ പ്രധാനമായിട്ടുള്ള പരിശുദ്ധാത്മ ദാനത്തിനായിട്ടുളള പ്രാര്‍ത്ഥന നടത്തി. പരിശുദ്ധാത്മ ദാനത്തിന്റെ രഹസ്യ പ്രാര്‍ത്ഥന ഓരോരുത്തരുടെയും ശിരസ്സിന്‍ മേല്‍ കൈവച്ച് നടത്തിയതിന് ശേഷം അവരുടെ പട്ടത്വ പ്രഖ്യാപനം നടന്നു. തുടർന്ന് സ്ഥാനവസ്ത്രങ്ങള്‍ (അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകരണത്തോടെ സ്ഥാനാർത്ഥികളെ ധരിപ്പിച്ചു. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം വരുന്ന ഓക്‌സിയോസ് ചൊല്ലി സിംഹാസനം ഉയര്‍ത്തി. അതിന് ശേഷം സ്ഥാന ചിഹ്നങ്ങളായ കുരിശു മാലയും സ്ലീബായും ഏറ്റവും അവസാനം അംശവടിയും നല്‍കി. അതിന് ശേഷം ഓരോരുത്തരും ഉയര്‍ത്തിപ്പിടിച്ച സിംഹാസനത്തില്‍ ഇരുന്ന് ഏവന്‍ഗേലിയോന്‍ (സുവിശേഷം) വായിച്ചു. ഏറ്റവും അവസാനം പരസ്പ്പരം സമാധാനം കൊടുത്ത് ശുശ്രൂഷ അവസാനിപ്പിച്ചു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം നവാഭിഷിക്തരിൽ സീനിയറായ എബ്രഹാം മാർ സ്തേഫാനോസ് വിശുദ്ധ കുർബാന പൂർത്തീകരിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനം വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഇത് മൂന്നാം തവണയായ്പഴഞ്ഞി പള്ളിയിൽ വച്ച് മെത്രാൻ സ്ഥാനാരോഹണം നടക്കുന്നത്. 2010 ൽ കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വച്ചാണ് ഇതിനു മുമ്പ് മെത്രാപ്പോലീത്തൻ സ്ഥാനാരോഹണം നടന്നിട്ടുളളത്.
വീടുകളിലെപ്പോഴും എന്തെങ്കിലും ഫ്രൈ ചെയ്ത് ബാക്കി വരുന്ന എണ്ണ ഉണ്ടാകും. പലപ്പോഴും അത് നമ്മൾ കളയുകയാണ് പതിവ്. ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത വിധം ഈ എണ്ണ എന്ത് ചെയ്യും എന്ന് അറിയാതെ നമ്മൾ പലപ്പോഴും ഈ വേഷിച്ചു കളയുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക. ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ സാധിക്കുന്നു. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും. എല്ലാവരും അറിയുക. ഇത് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും സാധിക്കും. അതിനായിട്ട് ഈ ബാക്കിവരുന്ന എണ്ണ നമ്മൾ ഒരിക്കലും കളയാതെ മാറ്റി വെക്കുകയാണെങ്കിൽ നല്ല ഭംഗിയുള്ള ഒരു അലങ്കാര ദീപം വീടിനുള്ളിൽ സൃഷ്ടിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം. വര്‍ദ്ധിക്കാൻ സാധിക്കും. ആദ്യം ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്തതിന് ശേഷം അതിന്റെ മുകളിലേക്ക് ആയി ഈ ഫ്രൈ ചെയ്തു വെച്ച ഓയിൽ ചേർത്ത് കൊടുക്കുക.. അതിനുശേഷം ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു തിരി കൂടി ചേർത്ത് കത്തിച്ചു വയ്ക്കുകയാണെങ്കിൽ ധാരാളം സമയം വളരെ മനോഹരമായി രീതിയിൽ കത്തുന്നത് കാണാൻ സാധിക്കും. രാത്രികാലങ്ങളിൽ ഇത് ഉപയോഗിക്കുന്നത് വീട്ടിൽ വെളിച്ചം പരത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മെഴുകുതിരിയുടെ ആവശ്യമില്ലാതെ തന്നെ നമുക്ക് വെളിച്ചം പരത്താൻ ഇതുകൊണ്ട് സാധിക്കും. എല്ലാവരും ഇത്തരം രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. Share FacebookWhatsApp Prev Post മഞ്ഞൾ വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ അറിയുക | Health Benefits Of Turmeric Water Next Post ഇനി വെറും മൂന്നു ചേരുവകൾ മാത്രം മതി. വളരെ പെട്ടെന്ന് തന്നെ രുചികരമായ ഒരു ചായക്കുടി തയ്യാറാക്കാം. | Easy Snack Recipe
ജനുവരി 16, 2018 ഡിസംബർ 20, 2018 Gargi1 കമന്റ് on സഹിഷ്ണുതയോ പരസ്പരബഹുമാനമോ: മതവിശ്വാസങ്ങൾക്കിടയിൽ പുലരേണ്ടത് എന്ത്? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുള്ള ബഹുമതസമ്മേളനങ്ങളിലും മറ്റും, മതങ്ങൾക്കിടയിൽ നിലനിൽക്കുന്ന സഹിഷ്‌ണുതാ മനോഭാവം പരിപോഷിപ്പിക്കണമെന്ന ആഹ്വാനം എപ്പോഴും ഉയരാറുണ്ട്. ഒരു മതം മറ്റുമതങ്ങളുടെ ആചാരരീതികളെ അവമതിക്കാൻ പാടില്ലെന്നാണ് ഇതിന്റെ ലളിതമായ അർത്ഥം. എന്നാൽ സഹിഷ്‌ണുത എന്ന വാക്കിനു വേറേയും അർത്ഥതലങ്ങൾ ഉണ്ട്. ഒരു വ്യക്തിയുടെ ഡിന്നർ ടേബിളിൽ അദ്ദേഹം നമ്മളോടു‘സഹിഷ്‌ണുത’ കാണിക്കുകയാണെന്നു പറഞ്ഞാൽ നമുക്കത് അപമാനകരമായാണ് തോന്നുക. ഒരു ഭാര്യയോ ഭർത്താവോ മറ്റേവ്യക്തി തന്റെ സാന്നിധ്യം സഹിക്കുകയാണെന്നു കേൾക്കാൻ ഒരിക്കലും ആഗ്രഹിക്കില്ല.ആത്മാഭിമാനമുള്ള തൊഴിലാളിയും സഹപ്രവർത്തകരിൽ നിന്നു സഹിഷ്‌ണുത […] Continue Reading ഹിന്ദു ഗുഡ് ന്യൂസ്: ഒരു ആമുഖം – രാജീവ് മൽഹോത്ര ജനുവരി 16, 2018 ഡിസംബർ 20, 2018 GargiLeave a Comment on ഹിന്ദു ഗുഡ് ന്യൂസ്: ഒരു ആമുഖം – രാജീവ് മൽഹോത്ര ലോകം മാറ്റത്തിന്റെ പാതയിലാണ്. ആഗോളവൽക്കരണം, വിവിധ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, പാരിസ്ഥിതിക വെല്ലുവിളികൾ, മതസംഘർഷങ്ങൾ, സാമ്പത്തിക രംഗത്തെ ഉണർവ്വ്, ബഹുധ്രുവമായ ലോകക്രമം., എന്നിവയെല്ലാം കാലങ്ങളായുള്ള മാനുഷിക പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന രീതിയിൽ ഒരു മാറ്റം ആവശ്യപ്പെടുന്നുണ്ട്. ഇന്നു നിലവിലുള്ള വെല്ലുവിളികൾക്കു പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മാർഗങ്ങൾ കാലഹരണപ്പെട്ടതും അപര്യാപ്തവുമാണെന്ന് തെളിഞ്ഞു വരുന്നുണ്ട്. ഈ മാർഗങ്ങളും, അവ പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സ്ഥാപനങ്ങളും അടിസ്ഥാനപരമായി, യൂറോപ്പിന്റേയും അമേരിക്കയുടേയും ബൗദ്ധികപാരമ്പര്യം, ചരിത്രം, മിത്തുകൾ, മതവിശ്വാസം എന്നിവയിൽ നിന്ന് രൂപംകൊണ്ട ലോകവീക്ഷണത്തെ ആധാരമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 500 […] Continue Reading ധാര്‍മ്മികപാരമ്പര്യം ‘ചരിത്ര കേന്ദ്രിതം’ അല്ല ജനുവരി 16, 2018 ഡിസംബർ 20, 2018 GargiLeave a Comment on ധാര്‍മ്മികപാരമ്പര്യം ‘ചരിത്ര കേന്ദ്രിതം’ അല്ല അബ്രഹാമിക് മതങ്ങള്‍ (ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം) തമ്മിലുള്ള യുദ്ധ-സംഘര്‍ഷങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതപരമായ വ്യത്യസ്ത വീക്ഷണങ്ങളാണ് സംഘര്‍ഷത്തിനു കാരണം. ദൈവത്തിന്റെ യഥാര്‍ത്ഥ വെളിപാടുകള്‍ എന്ത്, എങ്ങനെയാണ് അവ വെളിപ്പെട്ടത്, വെളിപാടുകളുടെ ശരിയായ അര്‍ത്ഥമെന്ത്., ഇത്യാദി വിഷയങ്ങളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനു തീര്‍പ്പുകല്‍പ്പിക്കാന്‍ ‘അംഗീകൃത’ മതഗ്രന്ഥങ്ങള്‍ വിഭാവനം ചെയ്യുന്ന മതസംഹിതകള്‍ക്കു അവര്‍ രൂപം കൊടുത്തു. മതപ്രമാണങ്ങള്‍ ചര്‍ച്ച ചെയ്തു ലിഖിതരൂപത്തിലാക്കി. പിന്നീട്, ഇതെല്ലാം ആചരിച്ച് വിശ്വസിക്കുന്നവരെ ഉറച്ച മതാനുയായികളായി കണക്കാക്കി. ലോകത്തില്‍ ദൈവം നടത്തിയ ഇടപെടലുകളുടെ ചരിത്രത്തിനു ക്രിസ്തുമതത്തില്‍ […]
‘മത്സ്യം ചീയുന്നത് തലയില്‍ നിന്നാണെങ്കില്‍ മനുഷ്യന്‍ ചീയുന്നത് ഹൃദയത്തില്‍ നിന്നാണ്’ എന്നൊരാപ്തവാക്യമുണ്ട്. ഈ പറയുന്നതിനര്‍ഥം ഹൃദയ നാശം അഥവാ ആത്മനാശം മനുഷ്യനാശത്തിന്റെ കാരണമാണെന്നാണ്. ഇതിന്നടിവരയിട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.” (91: 9,10) മനുഷ്യന്റെ വിജയത്തിന്റെ നിദാനം ആത്മസംസ്‌കരണമാണെന്നര്‍ഥം. ആത്മാവിന്റെ പ്രകൃതമാണ് ആത്മസംസ്‌കരണം നിര്‍ബന്ധമാക്കുന്നത്. മനുഷ്യാത്മാവിന്റെ പ്രകൃതത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത്: ”അതിന് ധര്‍മാധര്‍മ ബോധം നല്‍കിയിരിക്കുന്നു.” (91:8) എന്നാണ്. ധര്‍മാധര്‍മ, സത്യാസത്യ, നന്മതിന്മകളുടെ ബോധം മനുഷ്യാത്മാവിന്റെ പ്രത്യേകതയാണ്. ദൈവിക ബോധവും പൈശാചിക ബോധവും മനുഷ്യാത്മാവിനുണ്ടെന്ന് ചുരുക്കം. ദൈവിക ബോധം ശക്തിപ്പെടുമ്പോള്‍ മനുഷ്യന്‍ സത്യത്തിന്റെ, ധര്‍മത്തിന്റെ നന്മയുടെ പാതയിലാണ് ചരിക്കുക. പൈശാചിക ബോധം ശക്തിപ്പെടുമ്പോള്‍ അസത്യത്തിന്റെ, അധര്‍മത്തിന്റെ തിന്മയുടെ പാതയിലായിരിക്കും ജീവിക്കുക. ദൈവികബോധത്തെ വളര്‍ത്തലാണ് പൈശാചിക ബോധത്തെ തളര്‍ത്താനുള്ള വഴി. അതിനാല്‍ ഖുര്‍ആന്‍ മനുഷ്യനോട് കല്‍പിക്കുന്നു: ”നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍ നിന്നും ദൃര്‍വൃത്തികളില്‍ നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലേറെ മഹത്തരമത്രെ.” (29:45) നമസ്‌കാരത്തെ ദൈവവുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച്ച എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്. ദൈവസ്മരണ നമസ്‌കാരത്തിന്റെ മൗലിക ലക്ഷ്യമാണ്. ദൈവസ്മരണ ആത്മശുദ്ധിക്കും ആത്മശുദ്ധി കര്‍മശുദ്ധിക്കും കാരണമാകും. ഒരു കുടത്തില്‍ നിറയെ പാലാണെങ്കില്‍ അതില്‍ നിന്ന് പുറത്തേക്ക് തുളുമ്പി വരുന്നത് പാലായിരിക്കും. ചാരായമാണെങ്കില്‍ തുളുമ്പി വരുന്നത് ചാരായമായിരിക്കും. എന്നതു പോലെ ദൈവസ്മരണയാല്‍ അകം ശുദ്ധമായാല്‍ സല്‍കര്‍മങ്ങളായി അത് പുറത്തുവരും. ദൈവസ്മരണ സജീവമായി നിലനില്‍ക്കാന്‍ അഞ്ച് നേരത്തെ നമസ്‌കാരമാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയിട്ടുള്ളത്. പക്ഷിമൃഗാദികള്‍ ഉണരുന്നതിന് മുമ്പ് മനുഷ്യന്‍ ഉണര്‍ന്ന് ദൈവത്തിന്റെ മുമ്പില്‍ നമസ്‌കരിച്ചാണ് വ്യവഹാരിക ലോകത്തേക്കിറങ്ങേണ്ടത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ദൈവത്തെ മറക്കാനും സാഹചര്യവശാല്‍ മനുഷ്യന്‍ വഴിതെറ്റാനും സാധ്യതയുണ്ട്. ഈ സാധ്യതയുടെ പഴുതടച്ച് മധ്യാഹ്നത്തിലും പ്രദോഷത്തിനിടയിലും പ്രദോഷത്തിലും നിശാനിദ്രക്ക് മുമ്പും നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ അഞ്ചുനേരത്തെ നമസ്‌കാരവും ആത്മാര്‍ഥമായി കൃത്യതയോടെ ഒരാള്‍ നിര്‍വഹിച്ചാല്‍ അയാളിലുണ്ടാവുന്ന മാറ്റത്തെ പ്രവാചകന്‍ ഒരു ഉദാഹരണത്തിലൂടെ അനുയായികളെ പഠിപ്പിച്ചതിങ്ങനെ: ”നിങ്ങളിലാരുടെയെങ്കിലും വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും അദ്ദേഹം ദിവസവും അഞ്ചുനേരം അതില്‍ കുളിക്കുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ?” അനുയായികള്‍ പറഞ്ഞു: ”ഇല്ല, ഒട്ടും അവശേഷിക്കുകയില്ല.” പ്രവാചകന്‍ പറഞ്ഞു: ”അതുപോലെയാണ് അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍. അവ വഴി ദൈവം പാപങ്ങളെ മായ്ച്ചുകളയുന്നു.” ശരീരത്തെ വൃത്തിയാക്കാന്‍ വെള്ളം ഉപയോഗിക്കാം. ആത്മാവിനെ വൃത്തിയാക്കാന്‍ ദൈവസ്മരണയാണാവശ്യം എന്നര്‍ഥം. എന്നാല്‍, പള്ളിയില്‍ പോയി അഞ്ച് നേരം നമസ്‌കരിച്ച് പുറത്തിറങ്ങി വൃത്തികേടുകള്‍ കാണിക്കുന്നവരുണ്ടല്ലോ. അവരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിതാണ്: ”നമസ്‌കാരക്കാര്‍ക്ക് നാശം” (107:4) വെള്ളത്തില്‍ മുങ്ങിപൊങ്ങി കുളിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നവന്റെ ശരീരം അങ്ങനെ നൂറുതവണ കുളിച്ചാലും വൃത്തിയാവുകയില്ല. ഇതുപോലെ ജനങ്ങളെ കാണിക്കാനും അന്ധവിശ്വാസമായും നമസ്‌കരിക്കുന്നവന്റെ ആത്മാവ് സംസ്‌കരിക്കപ്പെടുകയില്ല. ആത്മാവ് സംസ്‌കരിക്കപ്പെടാത്തവന്റെ കര്‍മവും സംസ്‌കരിക്കപ്പെടുകയില്ല. സ്രഷ്ടാവായ ദൈവത്തിന്റെ മുമ്പിലുള്ള നിര്‍ബന്ധ നമസ്‌കാരം വ്യക്തിയില്‍ ആത്മസംസ്‌കരണം മാത്രമല്ല സമൂഹത്തില്‍ സാമൂഹ്യസംസ്‌കരണം കൂടി സാധ്യമാക്കുന്നു. ആ വിധമാണ് നിര്‍ബന്ധ നമസ്‌കാരത്തെ ക്രമീകരിച്ചിരിക്കുന്നത്. അതിങ്ങനെയാണ്: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘടിതമായി പള്ളിയില്‍ വെച്ചാണ് നടത്തേണ്ടത്. പള്ളിയിലേക്ക് ആദ്യം വരുന്നവര്‍ ആരായാലും അവരായിരിക്കണം ആദ്യ നിരയില്‍. അണിനില്‍ക്കുമ്പോള്‍ തോളോടുതോള്‍ ഉരുമ്മി, വിടവില്ലാതെ നില്‍ക്കണം. ആദ്യ നിര പൂര്‍ത്തിയായാല്‍ പിന്നീട് വരുന്നവര്‍ പിന്നില്‍ അണിനിരക്കണം. ആദ്യ നിരയില്‍ നില്‍ക്കുന്നത് കാക്കയെ പോലെ കറുത്തിരുണ്ട ഒരു സാധാരണക്കാരനാണെങ്കിലും പിറകിലെത്തുന്നത് ഭരണാധികാരിയാണെങ്കിലും ശരി ആ സാധാരണക്കാരന്റെ പിറകില്‍ നില്‍ക്കണം. നമസ്‌കാര വേളയില്‍ ദൈവത്തിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ ഭരണാധികാരിയുടെ തല സാധാരണക്കാരന്റെ കാല്‍ചുവട്ടിലായിരിക്കും വരുന്നത്. മാത്രമല്ല, ഭൂഖണ്ഡങ്ങളുടെ മധ്യം എന്ന് വിശേഷിപ്പിക്കാവുന്ന മക്കയിലെ കഅ്ബാലയത്തിന് അഭിമുഖമായാണ് നമസ്‌കരിക്കേണ്ടത്. അതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നമസ്‌കരിക്കുന്നവരായാലും നേരെ മുമ്പോട്ടു നീങ്ങിയാല്‍ കഅ്ബാലയത്തിലായിരിക്കും ചെന്നെത്തുക. ”മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്.” (49:13) എന്ന ഖുര്‍ആനിലെ ദൈവവചനത്തിന്റെയും ”ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്‍മാരാണ് മനുഷ്യര്‍” എന്ന പ്രവാചക വചനത്തിന്റെയും സാക്ഷാല്‍ക്കാരമാണിവിടെ നടക്കുന്നതെന്ന് ചുരുക്കം. പിന്‍കുറി: ”നമസ്‌കാരം നമ്മെ ദൈവത്തിലേക്ക് പാതിദൂരമെത്തിക്കും. വ്രതം ദൈവിക കൊട്ടാരത്തിന്റെ കവാടം വരെ നമ്മെ കൊണ്ടുപോകും. ദാനധര്‍മങ്ങളിലൂടെയാണ് അതിലേക്ക് പ്രവേശനം കിട്ടുക.” (പഴമൊഴി)
ക​ട്ട​പ്പ​നയിൽ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ൽ ക​ല്ലു​മ​ഴ; ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ല്ലു​മ​ഴ പെയ്തത് പരിസരവാസികൾക്ക് ആശങ്കയുളവാക്കി. ഭീ​തി​യി​ലാ​യ കു​ടും​ബ​ങ്ങ​ളെ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ മാ​റ്റി പാ​ര്‍​പ്പി​ച്ചു. പ്ര​തി​ഭാ​സ​​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം ... കലി തീരാതെ കാലവര്‍ഷം: കെടുതികള്‍ക്ക് തുടരുന്നു, ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കുട്ടികളടക്കം നിരവധി മരണം കോഴിക്കോട്: കനത്തമഴയും നാശനഷ്ടങ്ങളും തുടരുന്നു. ഇരുപതോളം മേഖലകളില്‍ ഉരുള്‍ പൊട്ടലുണ്ടായി മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ പതിമൂന്ന് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിരുന്നു. അതേ ... കാലവര്‍ഷം വൈകും; തെരഞ്ഞെടുപ്പു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത ഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ എഴിനു മാത്രമേ കാലവര്‍ഷത്തിന് സാധ്യതയുള്ളൂ. ഈ മാസം 28നും 31നും ഇടയ്ക്ക് കാലവര്‍ഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ ... Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ക്രിസ്റ്റഫര്‍ മക്-കാന്‍റലസ്സ് എന്ന അമേരിക്കൻ സാഹസിക യാത്രികന്‍റെ ജീവിത കഥയാണ് ‘INTO THE WILD’ എന്ന റോഡ്‌ മൂവി. 1990 ൽ എമരി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം അലാസ്ക വനത്തിലെക്കുള്ള അദ്ധേഹത്തിന്‍റെ യാത്രയും, യാത്രാമധ്യേ കണ്ടുമുട്ടുന്ന ജീവിതങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. 1996 ഇൽ ജോണ്‍ കക്ക്വാര്‍ എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോണ്‍ പെന്‍ ആണ് 2007-ൽ പുറത്തിറങ്ങിയ ഈ ജീവചരിത്ര ചലച്ചിത്രാവിഷ്കാരത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നോണ്‍ ലീനിയര്‍ ആന്‍ഡ്‌ നാരേറ്റീവ് ശൈലിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അലാസ്കാ വനത്തിലെത്തി അവിടെ ഉപേക്ഷിക്കപ്പെട്ടതായി കാണുന്ന ഒരു ബസ്സിനുള്ളിൽ താമസം തുടങ്ങുന്ന മക് കാന്‍റലസ്സില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. മാജിക്‌ ബസ്‌ എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷണം കണ്ടത്തി അദ്ദേഹം മാജിക്‌ ബസ്സിൽ ചിലവഴിച്ച ദിവസങ്ങളും അവിടെവരെ അദ്ധേഹത്തെ എത്തിച്ച യാത്രകളും തുടർന്ന് ചിത്രം പറയുന്നു. ബിരുദമെടുത്തതിനു ശേഷം യാത്ര തിരിക്കുന്ന മക് കാന്‍റലസ്സ് കൈവശമുള്ള പണമെല്ലാം സംഭാവന ചെയ്യുന്നു. കാർ ഉപേക്ഷിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാമ്പ് എന്നാ പുതിയ നാമം സ്വീകരിക്കുന്നു. അലക്സാണ്ടർ സൂപ്പർട്രാമ്പിന്‍റെ ‘ജനനം’ മുതൽ 5 അധ്യായങ്ങളായി ചിത്രം തിരിച്ചിരിക്കുന്നു.യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് അയാള്‍ക്ക് പകർന്നു നല്കുന്നത്. എന്നാൽ അലക്സ് തീരുമാനത്തില്‍ ഉറച്ച് നിന്നു. സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, എന്നത് തെറ്റായ കാഴ്ച്ചപാട് ആണെന്ന് അലക്സ്‌ പറയുന്നുണ്ട്. എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക്‌ ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. സാമൂഹിക ജീവിതത്തിനോടുള്ള അഭിനിവേശത്തിന് അപ്പുറം എന്താണ് ഒരു മനുഷ്യ ഹൃദയം ആഗ്രഹിക്കുന്നത്? അലക്സ് ആയി അഭിനയിച്ചിരിക്കുന്നത് എമില്‍ ഹിര്‍ഷ് ആണ്. ജെന മലോണി, മാര്‍ഷ്യ ഗേ ഹാര്‍ഡന്‍, വിന്‍സ് വോണ്‍, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍ ഈ ചിത്രത്തിന് രണ്ട്‌ ഓസ്കാര്‍ നോമിനേഷനുകളും ഇതിലെ ഗാനത്തിന് എഡ്ഡി വെദര്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Adventure, Biography, Drama, English Tagged: Nithin PT Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകള്‍ക്കകം അവസാനിക്കും. നവംബര്‍ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പ് ഉദ്ത്ഘാടന മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫ്. എക്കാലത്തെയും ചെലവേറിയ ടൂര്‍ണമെന്റാണ് ഇത്തവണ ഖത്തറില്‍ നടക്കുന്നത്. ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലുസൈലിനെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. 2010ല്‍ അടുത്ത ലോകകപ്പ് മത്സരം ഖത്തറിലാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതിനും രാജ്യം വന്‍ തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആറ് പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ലോകകപ്പിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ട്രെയിനിംഗ് സൈറ്റുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 6.5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. വിമാനത്താവളങ്ങള്‍, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹബ്ബുകള്‍, അണ്ടര്‍ഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും യുഎസ് സ്പോര്‍ട്സ് ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സിയായ ഫ്രണ്ട് ഓഫീസ് സ്പോര്‍ട്സ് പറയുന്നു. ദോഹയില്‍ മാത്രം, ‘ദി പേള്‍’ എന്നറിയപ്പെടുന്ന ഒരു പാര്‍പ്പിട സമുച്ചയത്തിനായി 15 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ദോഹ മെട്രോയില്‍ 36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റിനിടെ വര്‍ഷങ്ങളായി ആഴ്ചയില്‍ 500 മില്യണ്‍ ഡോളര്‍ വീതം ചെലവഴിച്ചതായി ഖത്തറിലെ ധനമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ട്. 2018ല്‍ ഫിഫ ലോകകപ്പ് സംഘടിപ്പിക്കാന്‍ റഷ്യ 11.6 ബില്യണ്‍ ഡോളറും 2014-ല്‍ ബ്രസീല്‍ 15 ബില്യണ്‍ ഡോളറും 2010-ല്‍ ദക്ഷിണാഫ്രിക്ക 3.6 ബില്യണ്‍ ഡോളറുമാണ് ചെലവഴിച്ചത്. 2006-ല്‍ ജര്‍മ്മനി 4.3 ബില്യണ്‍ ഡോളറും 2002-ല്‍ ജപ്പാന്‍ 7 ബില്യണ്‍ ഡോളറും 1998-ല്‍ ഫ്രാന്‍സ് 2.3 ബില്യണ്‍ ഡോളറും 1994-ല്‍ യുഎസ് 500 മില്യണ്‍ ഡോളറും ചെലവഴിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി ഏകദേശം മൂന്ന് മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു. 2018ല്‍ റഷ്യ നേടിയ 5.4 ബില്യണ്‍ ഡോളര്‍ മറികടന്ന് ഖത്തര്‍ റെക്കോര്‍ഡ് വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പോര്‍ട്സ് ഔട്ട്ഫിറ്ററായ കെല്ലര്‍ സ്പോര്‍ട്സിന്റെ പഠനമനുസരിച്ച്‌, 2018ലെ മുന്‍ ഫിഫ ലോകകപ്പിനേക്കാള്‍ ഖത്തറിലെ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് 40 ശതമാനം വില കൂടുതലാണ്. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റിന് ഏകദേശം 66,200 രൂപയാണ് വിലവരുന്നത്. മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഏകദേശം 27,700 രൂപയാണ് വില വരുന്നത്. ഏകദേശം 3 മില്യണ്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതിനാല്‍, മൊത്തം ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യണ്‍ ഡോളര്‍ ആയിരിക്കും. ടിക്കറ്റുകള്‍ക്ക് പുറമെ 240,000 ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഫിഫ വിറ്റഴിച്ചിട്ടുണ്ട്.
അരികൾ തന്നെ പല വ്യത്യസ്ത ഇനത്തിൽപെട്ടവയുണ്ട് . അവ പോഷകഗുണത്തിൻ്റെ അളവിലും, അന്നജത്തിൻ്റെ അളവിലുമാണ് വ്യത്യസ്തത പുലർത്തുന്നത്. രക്തശാലി അരി, തവളക്കണ്ണൻ അരി, മട്ട ചമ്പാൻ, തെക്കൻ ചീര, മട്ട ത്രിവേണി എന്നിവയെല്ലാം പലതരത്തിലുള്ള ഗുണങ്ങൾ ഉള്ളവയാണ്. രക്തശാലി അരി ഇളം ചുവന്ന നെല്ലും അതേ നിറത്തിൽ തന്നെയുള്ള അരിയും രക്തശാലിയുടെ പ്രധാനപ്പെട്ട സവിശേഷതയാണ്. അതോടൊപ്പം നല്ല സ്വാദുള്ള ചോറാണ് ഈ അരിയുടേത്. കൂടാതെ ഇത് പെട്ടന്നു തന്നെ ദഹിക്കുകയും ചെയ്യും. അതോടൊപ്പം രക്തശാലി അരി സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കാനും, നാശം സംഭവിച്ച കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും മറ്റുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ആയുർവേദത്തിലും രക്തശാലിയുടെ പ്രതിരോധ മൂല്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്. ഇവയുടെ പോഷകഗുണങ്ങളും, ഔഷധ മൂല്യവും ആരോഗ്യ പരിപാലനത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. എട്ട് അമിനോ ആസിഡുകൾ, ധാരാളം ധാതുക്കൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ നല്ല കാർബോഹൈഡ്രേറ്റിൻ്റെ അംശം ഉള്ളതിനോടൊപ്പം, കൊളസ്ട്രോൾ രഹിതമായതും അല്ലെങ്കിൽ നിസാരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതുമാണ്. പ്രമേഹ രോഗികൾക്ക് വളരെ നല്ലതും, കൂടാതെ പ്രഭാതഭക്ഷണത്തിൽ ഉൾക്കൊള്ളിക്കാവുന്നതുമാണ് രക്തശാലി അരി. തവളക്കണ്ണൻ അരി ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി 6 എന്നിവയുടെ നല്ല ഉറവിടമാണ് തവളക്കണ്ണൻ അരി. കോശങ്ങളെയും ടിഷ്യുകളെയും മറ്റു പല പ്രധാന അവയവങ്ങളെയും സംരക്ഷിക്കുന്ന ആന്തോസയാനിനുകളുടെ ഉയർന്ന അളവാണ് അരിയിലുള്ളത്. ഊണായും, കഞ്ഞിയായും, അവിലായും മുറുക്കും കൊണ്ടാട്ടവുമുൾപ്പെടെയുള്ള പലഹാരങ്ങളുടെ നിർമാണത്തിനും ഇവ വളരെയധികം നല്ലതാണ്. കൂടാതെ ഇവയിൽ കാൽസിയം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു . മട്ട ചമ്പാൻ അരി ഇത് വൈറ്റ് റൈസിനേക്കാൾ ആരോഗ്യകരമായ ഒന്നാണെന്ന് പറയപ്പെടുന്നു. വൈറ്റ് റൈസിൽ ഫൈബർ അടങ്ങിയിട്ടില്ല, പക്ഷേ ഇവയിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളും ഉണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതോടൊപ്പം രക്തത്തിലെ പഞ്ചസാരയെയും രക്തത്തിലെ ലിപിഡുകളെയും നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. അരിയുടെ ഉമിയിൽ അടങ്ങിയിട്ടുള്ള എണ്ണ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിലെ നാരുകൾ എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ മഗ്നീഷ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാംഗനീസിൻ്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നത് നാഡീവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷണത്തിനും ഗുണം ചെയ്യുന്നു. മട്ട ത്രിവേണി എല്ലാ അർത്ഥത്തിലും പോഷകങ്ങളുടെ കലവറയാണ് മട്ട അരി. വിറ്റാമിൻ ബിയും, ഫോസ്ഫറസും മാത്രമല്ല , സെലിനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയെല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു. അതോടൊപ്പം നാരുകളും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മറ്റ് പല ഘടകങ്ങളും ഈ അരിയിലുണ്ട്. പോഷക സമ്പന്നമായ ഈ അരിയിൽ ധാരാളം ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമായ ഈ അരിയുടെ ഉപയോഗം ഹൃദ്രോഗവും ഓസ്റ്റിയോപൊറോസിസും തടയുകയും ക്യാൻസറിൻ്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൊഴുപ്പ്, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറവായതിനാൽ ഇവക്കു ആരോഗ്യസംരക്ഷണത്തിൽ പ്രധാനപ്പെട്ട പങ്കുണ്ട്. കൂടാതെ ഉയർന്ന മഗ്നീഷ്യം, കാൽസ്യം എന്നിവ കാരണം ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു, മാത്രമല്ല ഒപ്റ്റിമൽ ഗ്ലൂക്കോസ് വർദ്ധനവ് നിലനിർത്തുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. തെക്കൻചീര അരി അവശ്യ ധാതുക്കളുടെ അളവ് പരിശോധിക്കാൻ നടത്തിയ പഠനങ്ങളിൽ നിന്ന് ധാരാളം പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, കോപ്പർ എന്നിങ്ങനെയുള്ള മൂലകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാവശ്യമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് കൊണ്ട് കുട്ടികളിലെയും ഗർഭിണികളിലെയും പോഷക കുറവ് പരിഹരിക്കാൻ ഇവയുടെ ഉപയോഗത്തിന് സാധിക്കും മാത്രമല്ല ഫൈബർ, വിറ്റാമിനുകൾ എന്നിവയുടെയെല്ലാം സാനിദ്ധ്യം ഉണ്ട്. പ്രമേഹമുള്ളവർക്കും പഞ്ചസാര കുറക്കാൻ നിർദേശമുള്ളവർക്കും ധൈര്യമായി ഉപയോഗിക്കാം. ആരോഗ്യസംരക്ഷണത്തിനും, രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കാനും ഫലപ്രദമാണ്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി 31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്‍കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍ 700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല ‘ടീച്ചറായാലും ഞാന്‍ തെങ്ങുകയറ്റം നിര്‍ത്തില്ല’: ‘പെണ്ണല്ലേ, പഠിച്ചവളല്ലേ, നാട്ടാരെന്ത് പറയും..?’ മൂത്തുനരച്ച ഒരുപാട് മിഥ്യകള്‍ ഒറ്റവെട്ടിന് താഴെയിട്ട് ശ്രീദേവി സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്‍: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു” ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്‍ 100 കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം സഹായം, വീടുകളിലേക്കും സമൂഹ അടുക്കളകളിലേക്കും സൗജന്യക്കിറ്റുകള്‍: ഇത് പച്ചക്കറിക്കടക്കാരന്‍ ജെഫിക്ക് തന്നാലായത് ലോക്ക്ഡൗണില്‍ ഒരു ഹരിത ദൗത്യം: പേപ്പര്‍ ബാഗ് ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയും അമ്മാവനും 5 വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുന്ന വയനാട്ടിലെ കര്‍ഷകന്‍
ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന റൈഡർ മാനിയ 2022 ൽ കമ്പനി പുതിയ സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു. റൈഡർ മാനിയയിൽ പങ്കെടുക്കുന്നവർക്കായി പുതിയ മോട്ടോർസൈക്കിളിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സൂപ്പർ മെറ്റിയർ 650 മാത്രമല്ല, അടുത്ത തലമുറ ബുള്ളറ്റ് 350-നും റോയൽ എൻഫീൽഡ് തയ്യാറെടുക്കുന്നു. ഈ രണ്ട് മോട്ടോർസൈക്കിളുകളും 2023 ന്റെ ആദ്യ പകുതിയിൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പുതിയ സൂപ്പർ മെറ്റിയർ 650 2023 ജനുവരിയിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് റോയൽ എൻഫീൽഡ് ഔദ്യോഗികമായി അറിയിച്ചു. സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിൽ പുതിയ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും. ഏറ്റവും വിലകൂടിയ റോയൽ എൻഫീൽഡ് ആയി സജ്ജീകരിച്ചിരിക്കുന്ന പുതിയ സൂപ്പർ മെറ്റിയർ 650 ന് ഏകദേശം 3.5 ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. 7,250 ആർപിഎമ്മിൽ 47 ബിഎച്ച്പിയും 5,650 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 648 സിസി, എയർ, ഓയിൽ കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് സൂപ്പർ മെറ്റിയർ 650 ന് കരുത്തേകുന്നത്. പുതിയ 650 സിസി ക്രൂയിസറിന്റെ 80 ശതമാനം പീക്ക് ടോർക്ക് 2,500 ആർപിഎമ്മിൽ എത്തുമെന്ന് കമ്പനി അവകാശപ്പെട്ടു. ഷോവ 43 എംഎം യുഎസ്‍ഡി ഫോർക്ക് സസ്പെൻഷനാണ് മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി, ബൈക്കിന് 320 എംഎം ഫ്രണ്ട് ഡിസ്കും 300 എംഎം റിയർ ഡിസ്കും ഒപ്പം ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും ലഭിക്കുന്നു. പുതിയ റോയൽ എൻഫീൽഡ് 605 സിസി ബൈക്കിൽ 19 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് പിൻ അലോയ് വീലുകൾ സിയറ്റ് സൂം ക്രൂസ് ടയറുകളോട് കൂടിയതാണ്. പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 അടുത്ത തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, യാതൊരു മറവിയും ഇല്ലാതെ പ്രൊഡക്ഷൻ-റെഡി മോഡലും കണ്ടെത്തി. അണ്ടർപിന്നിംഗ്, എഞ്ചിൻ, ഫീച്ചറുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ പുതിയ മോഡലിന് ലഭിക്കും. മെറ്റിയോര്‍ 350, ക്ലാസിക്ക് 350 എന്നിവയ്ക്ക് അടിവരയിടുന്ന റോയൽ എൻഫീൽഡിന്റെ പുതിയ 'ജെ' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. ഈ എഞ്ചിന് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. 2023 ന്‍റെ രണ്ടാം പാദത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെ മോട്ടോർസൈക്കിൾ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമായാണ് ഇത് വരുന്നത്. ബ്രേക്കിംഗിനായി, ബൈക്കിന് യഥാക്രമം മുന്നിലും പിന്നിലും ഡിസ്‌ക്കും ഡ്രം ബ്രേക്കുകളും ഉണ്ടായിരിക്കും. സിംഗിൾ ചാനൽ എബിഎസും ഇതിൽ സജ്ജീകരിക്കും.
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... തിരുവനന്തപുരത്ത് 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് February 21 16:01 2022 Print This Article Share it With Friends by asianmetronews 0 Comments ഫെബ്രുവരി 27ന് തിരുവനന്തപുരം ജില്ലയിൽ 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണത്തിന് 2,2,22 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് യോഗം ചേർന്നു.
മുട്ടുവേദന എന്നത് പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും ഇതൊന്ന് മാറിയാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആശുപത്രികള്‍ തോറും കയറിയിറങ്ങുന്നവരാണ് പലരും. സാധാരണ സന്ധികളില്‍ ഉണ്ടാവുന്ന ഈ വേദന എത്രത്തോളം കഠിനമാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും അനുഭവിക്കുന്നവര്‍ക്ക് മനസ്സിലാവുന്നു. പ്രായം ഇതിന് ഒരു ഘടകം തന്നെയാണ്. പ്രായക്കൂടുതല്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നതും അധികം നടക്കുന്നതും എല്ലാം മുട്ടുവേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാധാരണ പ്രായത്തിന്റേതായ പ്രശ്‌നങ്ങളായി തുടങ്ങുന്ന ഇത്തരം വേദന പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. മുട്ടുവേദന പതിയെ നേരിയ അസ്വാസ്ഥ്യത്തില്‍ നിന്ന് അസാധാരണമായ വേദനയിലേക്ക് മാറുന്നു. ചിലരില്‍ ഇത് ജീവിത കാലം മുഴുവന്‍ നീണ്ട് നില്‍ക്കുന്നു. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും ഇത്തരം വേദനകള്‍ നമ്മുടെ ജീവിത നിലവാരത്തെ വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആയുര്‍വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതുമായ ചില പ്രകൃതിദത്ത ഔഷധസസ്യങ്ങളുണ്ട്. ഇവ ഇത്തരം വേദനയെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാം. അശ്വഗന്ധ അശ്വഗന്ധ ഉപയോഗിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് മുട്ടുവേദനയെയും സന്ധിവേദനയേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അശ്വഗന്ധ മികച്ചൊരു വേദന സംഹാരിയാണ്. കേന്ദ്ര നാഡീവ്യൂഹത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ നിന്ന് വേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു അശ്വഗന്ധ. കൂടാതെ അശ്വഗന്ധയില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും ധാരാളം ഉണ്ട്. അതിനാല്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ഇത് സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. അശ്വഗന്ധ ഉപയോഗിക്കുന്നതിലൂടെ മുട്ടുവേദന ഇല്ലാതാക്കി നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. Advertisements ഗുല്‍ഗുലു ഗുല്‍ഗുലു ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. വേദന, അസ്വസ്ഥത എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്ന തരത്തിലാണ് ഗുല്‍ഗുലു പ്രവര്‍ത്തിക്കുന്നത്. ഇത് നല്ലൊരു വേദന സംഹാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ക്ക് പേര് കേട്ട ഗുല്‍ഗുലു ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് മുട്ടുവേദനയെ പ്രതിരോധിച്ച് അസ്ഥികള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ആയുര്‍വ്വേദത്തില്‍ പരിഹരിക്കാം എന്നതാണ് സത്യം. ശിലാജിത്ത് ഹിമാലയത്തിലെ പാറകളില്‍ കാണപ്പെടുന്ന പശപോലുള്ള ഒരു വസ്തുവാണ് ശിലാജിത്ത്. ഇത് സസ്യങ്ങളുടെ സാവധാനത്തിലുള്ള ശിഥിലീകരണത്തില്‍ നിന്ന് നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുത്താണ് ഉണ്ടായി വരുന്നത്. ആയുര്‍വേദ മരുന്നുകളില്‍ പലതിനും ശിലാജിത്ത് ഉപയോഗിക്കുന്നു. വേദന സംഹാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിവാതം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് നമുക്ക് ശിലാജിത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വേദനക്കും പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. മഞ്ഞള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവാതം, മുട്ടുവേദന, സന്ധിവീക്കം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥത്തിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, വേദനസംഹാരി ഫലങ്ങള്‍ ഉണ്ട്. ഇത് കാലങ്ങളായി ഉപയോഗിക്കുന്നവരില്‍ മുട്ടുവേദന, സന്ധിവേദന എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. ഗ്ലൂക്കോസാമൈന്‍, കോണ്ട്രോയിറ്റിന്‍ ഗ്ലൂക്കോസാമൈന്‍, കോണ്ട്രോയിറ്റിന്‍ എന്നിവ തരുണാസ്ഥിയുടെ അടിസ്ഥാന ഭാഗങ്ങളാണ്, സന്ധികളെ പാഡ് ചെയ്യുന്ന ടിഷ്യു ആണ് ഇവ രണ്ടും. ഇത് ശരീരത്തില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നവരില്‍ ഇതില്‍ വ്യത്യാസമുണ്ടാവുന്നുണ്ട്. ഈ സപ്ലിമെന്റുകള്‍ എല്ലാം തന്നെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ മുട്ടുവേദനയും സന്ധിവേദനയും പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം മുട്ടുവേദന പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. അതിന് ഉടനേ തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
കാഹളത്തില്‍ ഊതപ്പെടും. അപ്പോഴേക്കും അവരതാ ‘ഖബറു’കളില്‍നിന്ന് തങ്ങളുടെ റബ്ബിങ്കലേക്കു ബദ്ധപ്പെട്ടുവരുന്നതാണ്! وَنُفِخَ ഊതപ്പെടും فِي الصُّورِ കൊമ്പില്‍, കാഹളത്തില്‍ فَإِذَا هُمْ അപ്പോള്‍ അവരതാ مِنَ الْأَجْدَاثِ ഖബ്റ് (ശവക്കുഴി, ശ്മശാനം) കളില്‍നിന്ന് إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു يَنْسِلُونَ ബദ്ധപ്പെട്ടുവരുന്നു 36:52 قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ ﴾٥٢﴿ അവര്‍ പറയും: ‘ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്നു ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’ قَالُوا അവര്‍ പറയും يَا وَيْلَنَا ഞങ്ങളുടെ നാശമേ, കഷ്ടമേ مَنْ بَعَثَنَا ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌ مِنْ مَرْقَدِنَا ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്നു هَٰذَا ഇതു مَا وَعَدَ വാഗ്ദാനം ചെയ്തതാണ് الرَّحْمَٰنُ പരമകാരുണികന്‍ وَصَدَقَ സത്യം പറയുകയും ചെയ്തു الْمُرْسَلُونَ മുര്‍സലുകള്‍ 36:53 إِن كَانَتْ إِلَّا صَيْحَةً وَٰحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴾٥٣﴿ അതു ഒരേ ഒരു ഘോരശബ്ദം അല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവന്‍ നമ്മുടെ അടുക്കല്‍ ഹാജറാക്കപ്പെട്ടവരായിരിക്കും. إِنْ كَانَتْ അതായിരിക്കയില്ല إِلَّا صَيْحَةً وَاحِدَةً ഒരേ ഘോരശബ്ദമല്ലാതെ فَإِذَا هُمْ അപ്പോള്‍ അവരതാ جَمِيعٌ മുഴുവനും لَدَيْنَا നമ്മുടെ അടുക്കല്‍ مُحْضَرُونَ ഹാജരാക്കപ്പെട്ടവരായിരിക്കും 36:54 فَٱلْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٥٤﴿ അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ, നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല. فَالْيَوْمَ അന്ന്, ആ ദിവസം لَا تُظْلَمُ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല نَفْسٌ ഒരു ദേഹവും, ഒരാളോടും شَيْئًا ഒട്ടും, യാതൊന്നും وَلَا تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا യാതൊന്നിന്നല്ലാതെ كُنْتُمْ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ ഒന്നാമത്തെ കാഹളം ഊത്തില്‍ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തില്‍ എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോള്‍ ജനങ്ങള്‍ ‘മഹ്ശറി’ലേക്കു ധൃതിപ്പെട്ടു ചെല്ലുന്നതിനെപ്പറ്റി സൂ: മആരിജില്‍ (سورة المعارج) ഇങ്ങിനെ പറഞ്ഞിരിക്കുന്നു: يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ (ഒരു കുറി നാട്ടിയതിലേക്കു പാഞ്ഞുചെല്ലുന്നപ്രകാരം ധൃതിപ്പെട്ടുകൊണ്ടു അവര്‍ ഖബ്റുകളില്‍നിന്നു പുറത്തു വരുന്ന ദിവസം! – 70: 43) പെട്ടന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തില്‍ മനുഷ്യന്‍ അമ്പരന്നുപോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടുകഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചുകിടക്കുകയായിരുന്നുവെന്ന് അവര്‍ക്കു തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യംനിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തുനിന്നു ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’ 48-ാം വചനത്തിലും മറ്റും അല്ലാഹു പ്രസ്താവിച്ചതുപോലെ, അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ‘എപ്പോഴാണ് ഈ വാഗ്ദാനം ഉണ്ടാവുക’ (مَتَىٰ هَٰذَا الْوَعْدُ) എന്നും മറ്റും പറഞ്ഞു പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതെല്ലാം തികച്ചും യാഥാര്‍ത്ഥ്യങ്ങളാണെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതെന്നും, ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും അവര്‍ക്കു തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്. പക്ഷേ, ഈ അവസരത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടു കാര്യമില്ലതാനും. مَنْ بَعَثَنَا مِنْ مَرْقَدِنَا (ഞങ്ങളെ ഉറങ്ങിയേടത്തുനിന്നു എഴുന്നേല്‍പ്പിച്ചതാരാണ്‌.) എന്നു പറഞ്ഞതുകൊണ്ടു, മരണ ശേഷം പുനരുത്ഥാനംവരെയുള്ള കാലത്തു എല്ലാവരും ഖബ്റുകളില്‍ – ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍ – യഥാര്‍ത്ഥത്തില്‍ ഉറക്കില്‍ത്തന്നെയായിരുന്നുവെന്നോ, ആ കാലത്തു പാപികള്‍ക്കു ശിക്ഷാമയമായ ചില അനുഭവങ്ങളും, സജ്ജനങ്ങള്‍ക്കു സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കുശേഷം, അതിനെക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്ന് പോകലും മനുഷ്യന്റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍പോലും സാധ്യമല്ലാതിരുന്ന പല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതനുഭവങ്ങളും കേവലം നിസ്സാരവും, സുഖകരമായിത്തോന്നാതിരിക്കുമോ?! മഹ്ശറിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുമുമ്പായി അവര്‍ക്കു അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കുതന്നെ നല്‍കുന്നതാണെന്ന് ഉബയ്യുബ്നു കഅബും (رضي الله عنه) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (رحمه الله) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇതു ശരിയാണെങ്കില്‍ വിഷയം കൂടുതല്‍ സ്പഷ്ടമാണുതാനും. ഖബറില്‍വെച്ചു കുറ്റവാളികള്‍ക്കു ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവര്‍ ഈ വാക്യം തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവര്‍ പുനരുത്ഥാനം വരെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നു ഈ വാക്യത്തില്‍നിന്നു വ്യക്തമാണെന്നും, അതുകൊണ്ടു അവര്‍ക്കു ഖബറില്‍വെച്ചു ശിക്ഷ അനുഭവപ്പെടുമെന്നു പറയുന്നതു ശരിയല്ലെന്നുമാണ് അവരുടെ വാദം. പക്ഷേ, സജ്ജനങ്ങള്‍ക്കു സന്തോഷത്തിന്റെയും, ദുര്‍ജ്ജനങ്ങള്‍ക്കു സന്താപത്തിന്റെയും പല അനുഭവങ്ങള്‍ ഖബ്റില്‍വെച്ച് ഉണ്ടാകുമെന്നു അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്ഥാവിച്ചിട്ടുള്ളതാണ്. ചില ഖുര്‍ആന്‍ വചനങ്ങളില്‍നിന്നും അതു മനസ്സിലാക്കാവുന്നതാണ്. (ഈ സൂറത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പു നോക്കുക.) എന്നിരിക്കെ ഈ വാദം തികച്ചും തെറ്റായതും, ഇസ്ലാമിന്റെ പ്രമാണങ്ങള്‍ക്കു വിരുദ്ധമായതുമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടു പ്രസ്തുതവാക്യത്തിനു എല്ലാ ഖുര്‍ആന്‍വ്യാഖ്യാതാക്കളും നല്‍കിയിട്ടുള്ളതും, മുകളില്‍ കണ്ടതുമായ വ്യാഖ്യാനം നൽകുവാനേ നിവൃത്തിയുള്ളൂ. അവിശ്വാസികളെപ്പറ്റി പ്രസ്താവിച്ചശേഷം, സത്യവിശ്വാസികളെക്കുറിച്ചു പ്രസ്താവിക്കുന്നു:- 36:55 إِنَّ أَصْحَـٰبَ ٱلْجَنَّةِ ٱلْيَوْمَ فِى شُغُلٍ فَـٰكِهُونَ ﴾٥٥﴿ നിശ്ചയമായും സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാർ അന്ന് ഓരോ ജോലിയിലായികൊണ്ടു സുഖം ആസ്വദിക്കുന്നവരായിരിക്കും. إِنَّ أَصْحَابَ الْجَنَّةِ നിശ്ചയമായും സ്വര്‍ഗ്ഗക്കാര്‍ الْيَوْمَ അന്ന് فِي شُغُلٍ ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍ فَاكِهُونَ സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും 36:56 هُمْ وَأَزْوَٰجُهُمْ فِى ظِلَـٰلٍ عَلَى ٱلْأَرَآئِكِ مُتَّكِـُٔونَ ﴾٥٦﴿ അവരും, അവരുടെ ഇണകളും തണലുകളില്‍, അലംകൃത സോഫകളില്‍ (സുഖമായി) ചാരിയിരിക്കുന്നവരായിരിക്കും هُمْ അവര്‍ وَأَزْوَاجُهُمْ അവരുടെ ഇണകളും (ഭാര്യാഭര്‍ത്താക്കള്‍) فِي ظِلَالٍ തണലുകളില്‍ عَلَى الْأَرَائِكِ അലംകൃത കട്ടിലു (സോഫ) കളില്‍ مُتَّكِئُونَ ചാരി ഇരിക്കുന്നവരായിരിക്കും 36:57 لَهُمْ فِيهَا فَـٰكِهَةٌ وَلَهُم مَّا يَدَّعُونَ ﴾٥٧﴿ അവര്‍ക്കു (സുഖഭോജ്യങ്ങളായ) ഫലവര്‍ഗ്ഗം അതിലുണ്ട്; അവര്‍ എന്താവശ്യപ്പെടുന്നുവോ അതും അവര്‍ക്കു (അവിടെ) ഉണ്ട്. لَهُمْ فِيَهَا അതില്‍ അവര്‍ക്കുണ്ട് فَاكِهَةٌ (സുഖഭോജനത്തിനുള്ള) പഴങ്ങള്‍, ഫലവര്‍ഗ്ഗം وَلَهُمْ അവര്‍ക്കുണ്ടുതാനും مَا يَدَّعُونَ അവര്‍ ആവശ്യപ്പെടുന്നത് 36:58 سَلَـٰمٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴾٥٨﴿ ‘സലാം’ [സമാധാനശാന്തി]! കരുണാനിധിയായ ഒരു രക്ഷിതാവിങ്കല്‍നിന്നുള്ള വചനം (തന്നെ)!! سَلَامٌ സലാം, സമാധാനശാന്തി قَوْلًا വചനം, വാക്ക് (തന്നെ) مِنْ رَبٍّ ഒരു രക്ഷിതാവില്‍നിന്നുള്ള رَحِيمٍ കരുണാനിധിയായ സ്വര്‍ഗ്ഗസ്ഥരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതോടെ അവര്‍ക്കു ആനന്ദസമ്പൂര്‍ണ്ണവും, വിഭവസമൃദ്ധവുമായ സുഖസൗകര്യങ്ങള്‍ ലഭിക്കുകയും, അവര്‍ അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. മറ്റു ചിന്തകളോ, മനോവിചാരങ്ങളോ അവര്‍ക്കുണ്ടാകുന്നതല്ല. ഇണകള്‍ – ഭാര്യാഭര്‍ത്താക്കള്‍ – ഒന്നിച്ച് വിവിധ സുഖാഡംബരങ്ങളില്‍ അവര്‍ മുഴുകിക്കൊണ്ടിരിക്കും. ഒരു ഹദീസില്‍ നബി (عليه الصلاة والسلام) പറഞ്ഞതുപോലെ, ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളായിരിക്കും അല്ലാഹു അവന്റെ സദ്‌വൃത്തരായ അടിയാന്മാര്‍ക്കു തയ്യാറാക്കിവെച്ചിരിക്കുക. (ബു: മു.). സന്തോഷത്തിനും, രസത്തിനുംവേണ്ടി കഴിക്കുന്ന പഴങ്ങള്‍ മുതലായ ഭോജ്യവസ്തുക്കള്‍ക്കാണ് فاكِهَة എന്നു പറയുന്നത്. സൂ: അഹ്സാബ്: 44ലും അതിന്റെ വ്യാഖ്യാനത്തിലും കണ്ടതുപോലെ, അവര്‍ക്കു എല്ലാവരില്‍നിന്നും ‘സലാമി’ന്റെ ഉപചാരവും സ്വീകരണവും ലഭിച്ചുകൊണ്ടിരിക്കും. അതില്‍വെച്ചു ഏറ്റവും ഭാഗ്യകരവും, ഏറ്റവും ഉന്നതവുമായതത്രെ, അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുന്ന ഉപചാരവചനം. അതെ, അല്ലാഹുവിന്റെ സലാം. ഇങ്ങിനെയുള്ള മഹാഭാഗ്യവാന്മാരില്‍ കരുണാനിധിയായ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍. അവിശ്വാസികളോട് അന്നു ഇപ്രകാരം പറയപ്പെടും:- 36:59 وَٱمْتَـٰزُوا۟ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ ﴾٥٩﴿ 'നിങ്ങള്‍ ഇന്നു വേര്‍തിരിഞ്ഞുനില്‍ക്കുവിന്‍ - ഹേ, കുറ്റവാളികളേ!' وَامْتَازُوا വേറിടുവിന്‍ الْيَوْمَ ഇന്ന് أَيُّهَا الْمُجْرِمُونَ ഹേ കുറ്റവാളികളെ 36:60 أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٠﴿ 'നിങ്ങള്‍ക്കു ഞാന്‍ ആജ്ഞാപനം നല്‍കിയില്ലേ - ആദമിന്റെ മക്കളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌; നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാണ് എന്ന്'?! أَلَمْ أَعْهَدْ ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കുيَا بَنِي آدَمَ ആദമിന്റെ മക്കളേ, സന്തതികളേ أَنْ لَا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു الشَّيْطَانَ പിശാചിനെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു عَدُوٌّ مُبِينٌ പ്രത്യക്ഷശത്രുവാണ് 36:61 وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿ ‘നിങ്ങള്‍ എന്നെ ആരാധിക്കണം; ഇതാ, നേരെ ചൊവ്വായ പാത’ എന്നും?! وَأَنِ اعْبُدُونِي നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും هَٰذَا ഇതാ, ഇതു صِرَاطٌ പാത (വഴി) യാണ് مُسْتَقِيمٌ ചൊവ്വായ, നേരായ 36:62 وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ ﴾٦٢﴿ ‘തീര്‍ച്ചയായും, അവന്‍ നിങ്ങളില്‍നിന്നു വളരെ ജനസമൂഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ (ബുദ്ധികൊടുത്തു) മനസ്സിരുത്തിയിരുന്നില്ലേ’?! وَلَقَدْ أَضَلَّ തീര്‍ച്ചയായും അവന്‍ വഴിപിഴപ്പിച്ചിട്ടുണ്ട് مِنْكُمْ നിങ്ങളില്‍നിന്നു جِبِلًّا كَثِيرًا വളരെ ജനസമൂഹത്തെ أَفَلَمْ تَكُونُوا അപ്പോള്‍ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ تَعْقِلُونَ ബുദ്ധികൊടുക്കുക, മനസ്സിരുത്തുന്ന (വര്‍) 36:63 هَـٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ ﴾٦٣﴿ ‘ഇതാ, നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ‘ജഹന്നം’ [നരകം]’! - هَٰذِهِ ഇതാ, ഇതു جَهَنَّمُ الَّتِي യാതൊരു ജഹന്നം (നരകം) كُنْتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന, താക്കീതു ചെയ്യപ്പെട്ടിരുന്ന 36:64 ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ ﴾٦٤﴿ ‘നിങ്ങള്‍ അവിശ്വസിച്ചിരുന്നത് നിമിത്തം ഇന്നു നിങ്ങളതില്‍ (കടന്നു) ചൂടേറ്റുകൊള്ളുവിന്‍!!' اصْلَوْهَا നിങ്ങളതില്‍ ചൂടേല്‍ക്കുവിന്‍, കടന്നു കരിയുവിന്‍ الْيَوْمَ ഇന്നു بِمَا كُنْتُمْ നിങ്ങളായിരുന്നതു നിമിത്തം تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക ഇതായിരിക്കും അന്നു കുറ്റവാളികളായ അവിശ്വാസികളോടു മഹ്ശറില്‍വെച്ചു പറയപ്പെടുക! ഇതിൽപരം സങ്കടകരമായി മറ്റെന്താണുള്ളത്?! കരുണാനിധിയായ റബ്ബ് നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. يَا بَنِي آدَمَ (ആദമിന്റെ മക്കളേ) എന്നു വിളിച്ചുകൊണ്ട് പിശാചിനെ ആരാധിച്ചുവന്ന അവിശ്വാസികളെ ആക്ഷേപിക്കുന്നതു വളരെ അര്‍ത്ഥഗര്‍ഭമാണ്. നിങ്ങളുടെ പിതാവായ ആദം മുതൽക്കുതന്നെ അവന്‍ നിങ്ങളുടെ സ്ഥിരം ശത്രുവാണ്‌; അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ സന്തതികളായ നിങ്ങളോടും അവനെപറ്റി ഞാന്‍ വളരെ താക്കീതു ചെയ്തിട്ടുമുണ്ട്‌. എന്നിട്ടു പിന്നെയും ഇത്രയധികം ജനസമൂഹത്തെ അവന്‍ പിഴപ്പിച്ചുകളഞ്ഞു. നിങ്ങള്‍ക്കു ബുദ്ധിയുണ്ടായിരുന്നില്ലേ?! നിങ്ങള്‍ ഒട്ടും ബുദ്ധികൊടുത്തു ആലോചിച്ചില്ലേ?! എന്നു സാരം. മനുഷ്യപിതാവായ ആദം (عليه الصلاة والسلام) നബിക്ക്‌ സുജൂദു ചെയ്‌വാന്‍ പിശാച് കൂട്ടാക്കാതിരിക്കുകയും, അവന്‍ അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുവാന്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്ത സംഭവം വിവരിച്ചശേഷം, സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു: “ആദമിന്റെ മക്കളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ! (يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ – الأعراف: ٢٧) تَعْبُدُوا الشَّيْطَانَ (പിശാചിനെ ആരാധിക്കുക) എന്നു ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം അവനെ അനുസരിക്കുക (تُطِيعُوهُ) എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത്. അവന്റെ ദുഷ്പ്രേരണയില്‍ കുടുങ്ങിയും അതിനെ അനുസരിച്ചുമാണല്ലോ മനുഷ്യന്‍ വഴിപിഴക്കുന്നത്‌. വാസ്തവത്തില്‍, പിശാചിനെ അനുസരിക്കുക മാത്രമല്ല മനുഷ്യര്‍ ചെയ്യാറുള്ളത്. പിശാചിനു – വിഗ്രഹങ്ങൾക്കും മറ്റുമെന്നപോലെ – യഥാര്‍ത്ഥ ആരാധനാകര്‍മ്മങ്ങള്‍ നടത്തലും ചിലരുടെ പതിവായിരുന്നു. ഇന്നും പതിവുണ്ടുതാനും. (സൂ: സബഉ്: 41ലും അതിന്റെ വിവരണത്തിലും പ്രസ്താവിച്ചതു നോക്കുക) ദേഹേച്ഛകള്‍ക്കനുസരിച്ചു ജീവിക്കുന്നവനെപ്പറ്റി “അവന്റെ ഇച്ഛയെ അവന്‍ ദൈവമാക്കി” (اتَّخَذَ إِلَٰهَهُ هَوَاهُ) എന്നു പറയുന്നതുപോലെയുള്ള ഒരു അലങ്കാര പ്രയോഗമാണത്. (‘ഇബാദത്തി’ന്റെ അർത്ഥം സൂ: ഫാത്തിഹയുടെ വിവരണത്തില്‍ നോക്കുക.). 36:65 ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ ﴾٦٥﴿ ആ ദിവസം, അവരുടെ വായകളില്‍ നാം മുദ്രവെക്കുന്നതാണ്; അവരുടെ കൈകള്‍ നമ്മോടു സംസാരിക്കുകയും, അവരുടെ കാലുകള്‍ അവര്‍ ചെയ്തുകൂട്ടിയിരുന്നതിനെപറ്റി സാക്ഷി പറയുകയും ചെയ്യും الْيَوْمَ അന്ന്, ആ ദിവസം نَخْتِمُ നാം മുദ്രവെക്കും عَلَىٰ أَفْوَاهِهِمْ അവരുടെ വായകളില്‍, വായകള്‍ക്കു وَتُكَلِّمُنَا നമ്മോടു സംസാരിക്കയും ചെയ്യും أَيْدِيهِمْ അവരുടെ കൈകള്‍ وَتَشْهَدُ സാക്ഷി നില്‍ക്കുക (പറയുക) യും ചെയ്യും أَرْجُلُهُمْ അവരുടെ കാലുകള്‍ بِمَا كَانُوا അവര്‍ ആയിരുന്നതിനെപറ്റി يَكْسِبُونَ ചെയ്തുകൂട്ടുക, പ്രവര്‍ത്തിച്ചുണ്ടാക്കുക കുറ്റവാളികള്‍ മഹ്ശറില്‍വെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ചു നോക്കും. അപ്പോള്‍ അല്ലാഹു അവരുടെ വായകള്‍ക്കു മുദ്ര വെക്കുകയും, അവരുടെ അവയവങ്ങള്‍ അവര്‍ക്കെതിരില്‍ സാക്ഷി പറയുകയും ചെയ്യും. കൈകാലുകളെക്കുറിച്ചു മാത്രമാണ് ഇവിടെ പ്രസ്താവിചിട്ടുള്ളതെങ്കിലും, അവരുടെ മറ്റു അവയവങ്ങളെല്ലാം തന്നെ അവ ഓരോന്നും പ്രവര്‍ത്തിച്ച കുറ്റങ്ങളെ ഏറ്റുപറയുന്നതാണെന്നു ഖുര്‍ആനില്‍ നിന്നും, ഹദീസില്‍നിന്നും വ്യക്തമായിട്ടുള്ളതാണ്. ഓരോരുത്തന്റെയും ചെയ്തികള്‍ അണുവോളം തെറ്റാതെ അറിയുന്ന അല്ലാഹുവാണ്‌ ആ കോടതിയിലെ വിധികര്‍ത്താവ്‌. ഓരോ വ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകന്മാരുടെയും മറ്റും സാക്ഷ്യങ്ങള്‍ ഇതിനു പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങള്‍ തെളിയിച്ചു അല്ലാഹു അവരെ ബോധ്യപ്പെടുത്തുന്നതാകുന്നു. മഹ്ശറില്‍വെച്ച് മുശ്രിക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ചു പറയുന്ന സന്ദര്‍ഭത്തില്‍, സൂ: അന്‍ആമില്‍ അല്ലാഹു പറയുന്നു: ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلَّا أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ – الانعام ٢٣ (പിന്നീടു അവരെക്കൊണ്ടുള്ള കുഴപ്പം, “ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുതന്നെ സത്യം! ഞങ്ങള്‍ മുശ്രിക്കുകളായിരുന്നില്ല” എന്നു അവര്‍ പറയുന്നതല്ലാതെ മറ്റൊന്നുമല്ല.). അല്ലാഹുവിന്റെ ശത്രുക്കളാകുന്ന കുറ്റവാളികൾ നരകത്തിന്റെ അടുക്കലേക്കു കൊണ്ടു വരപ്പെടുന്ന സന്ദര്‍ഭം വിവരിച്ചുകൊണ്ടു സൂ: ഹാ മീം സജദഃയില്‍ ഇപ്രകാരം പറയുന്നു: حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ- وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا ۖ قَالُوا أَنْطَقَنَا اللَّهُ الَّذِي أَنْطَقَ كُلَّ شَيْءٍ (അങ്ങനെ അവര്‍ അതിനടുത്തു വരുമ്പോള്‍, അവരുടെ കേള്‍വിയും കാഴ്ചകളും, (ചെവിയും കണ്ണും) തൊലികളും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്. ‘നിങ്ങള്‍ എന്തിനാണ് നമുക്കെതിരില്‍ സാക്ഷി പറയുന്നത്?!’ അവര്‍ തങ്ങളുടെ തൊലികളോട് ചോദിക്കും. അവ പറയും: “എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കയാണ്.” (41: 20, 21). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അനസ് (رضي الله عنه) ഉദ്ധരിക്കുന്നു: ‘ഖിയാമത്തുനാളില്‍ അടിയാന്‍ – മനുഷ്യന്‍ – ‘എനിക്കു എന്നില്‍ നിന്നല്ലാതെ (പുറമെ നിന്നു) സാക്ഷി ലഭിക്കുവാനില്ല’ എന്നു പറയും. അപ്പോള്‍, അല്ലാഹു അവന്റെ വായില്‍ മുദ്രവെക്കും. അവന്റെ അംഗങ്ങളോടു സംസാരിക്കുവാന്‍ പറയും. അങ്ങനെ അവര്‍ ചെയ്ത പ്രവൃത്തികളെപ്പറ്റി അവ സംസാരിക്കും. പിന്നീടു അവനു സംസാരിക്കുവാന്‍ അവസരം കൊടുക്കും. അപ്പോള്‍ അവന്‍ അവയോടു പറയും: ‘നിങ്ങള്‍ക്കു വിദൂരം! നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവല്ലോ (ഇഹത്തില്‍ വെച്ച്) ഞാന്‍ ചെറുത്തു പോന്നിരുന്നത്.!’ (മുസ്‌ലിം). മഹ്ശറില്‍വെച്ച് അവയവങ്ങള്‍ സാക്ഷി പറയുമെന്നു പറഞ്ഞത് യഥാര്‍ത്ഥം തന്നെയാണെന്നും, അതു കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപറഞ്ഞതില്‍ നിന്നു വ്യക്തമാണ്. പക്ഷേ, ചിലരുടെ യുക്തിക്ക് അതിലെന്തോ പന്തികേടു തോന്നിയതുകൊണ്ടായിരിക്കാം അവര്‍ ഇതു സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളെ വളച്ചു തിരിച്ചു വ്യാഖ്യാനിക്കാറുള്ളത്. ഹാ മീം സജദഃയില്‍ നിന്നു മേലുദ്ധരിച്ച വചനത്തില്‍ തന്നെ, വാസ്തവത്തില്‍ അവര്‍ക്കു മറുപടിയുണ്ട്. ഇതിനെപ്പറ്റി ആ സൂറത്തില്‍ വെച്ചു നമുക്കു കൂടുതല്‍ വിവരിക്കാം. إن شاء الله 36:66 وَلَوْ نَشَآءُ لَطَمَسْنَا عَلَىٰٓ أَعْيُنِهِمْ فَٱسْتَبَقُوا۟ ٱلصِّرَٰطَ فَأَنَّىٰ يُبْصِرُونَ ﴾٦٦﴿ നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ കണ്ണുകളെ നാം തുടച്ചുകളയുകയും, അങ്ങനെ, (കണ്ണുകാണാതെ) അവര്‍ പാതയിലേക്കു മുന്നോട്ടുവരാന്‍ ശ്രമിക്കയും ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണവര്‍ക്കു കണ്ണുകാണുന്നത്?! وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَطَمَسْنَا നാം തുടച്ചുകളയുമായിരുന്നു عَلَىٰ أَعْيُنِهِمْ അവരുടെ കണ്ണുകളില്‍, കണ്ണുകളെ فَاسْتَبَقُوا എന്നിട്ടവര്‍ മുന്‍കടക്കാന്‍, (മുമ്പോട്ടുവരാന്‍) ശ്രമിക്കും الصِّرَاطَ പാതയില്‍, വഴിയിലേക്കു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُبْصِرُونَ അവര്‍ കാണുക 36:67 وَلَوْ نَشَآءُ لَمَسَخْنَـٰهُمْ عَلَىٰ مَكَانَتِهِمْ فَمَا ٱسْتَطَـٰعُوا۟ مُضِيًّا وَلَا يَرْجِعُونَ ﴾٦٧﴿ നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, (അവര്‍ നിലകൊള്ളുന്ന) അവരുടെ സ്ഥാനത്തു വെച്ചുതന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു. അപ്പോള്‍ അവര്‍ക്കു (മുമ്പോട്ടു) പോകുന്നതിനു സാദ്ധ്യമാകുന്നതല്ല: അവര്‍ മടങ്ങുകയുമില്ല. وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَمَسَخْنَاهُمْ നാമവരെ രൂപം മാറ്റുമായിരുന്നു عَلَىٰ مَكَانَتِهِمْ അവരുടെ സ്ഥാനത്തുവെച്ചുതന്നെ فَمَا اسْتَطَاعُوا എന്നിട്ടവര്‍ക്കു സാധിക്കുകയില്ല مُضِيًّا പോകാന്‍, നടക്കുവാന്‍ وَلَا يَرْجِعُونَ അവര്‍ മടങ്ങുകയുമില്ല അവരുടെ ആന്തരികമായ കണ്ണു – മാനസികദൃഷ്ടി – ഉപയോഗിക്കാത്തതുകൊണ്ടാണല്ലോ അവര്‍ ഇത്രയും ദുഷിച്ചത്‌. അതുപോലെ, ഇഹത്തില്‍വെച്ചുതന്നെ അവരുടെ ബാഹ്യമായ കണ്ണുകളെയും കാഴ്ചയില്ലാതാക്കുവാനും, അങ്ങനെ വഴികാണാതെ തപ്പിപ്പിടിച്ചു നടക്കുമാറാക്കുവാനും അല്ലാഹുവിനു പ്രയാസമില്ല. വേണമെങ്കില്‍, അവരുടെ രൂപം പെട്ടെന്നു മാറ്റി അവര്‍ക്കു വരാനും പോകാനും കഴിയാത്തവണ്ണം മറ്റേതെങ്കിലും വികൃതരൂപം നല്‍കുവാനും അവനു കഴിയും. പക്ഷേ, അതൊന്നും ചെയ്യാതെ അവരുടെ പാട്ടിനു വിട്ടുകൊടുത്തിരിക്കുന്നതു അവന്റെ കാരുണ്യം കൊണ്ടായിരുന്നു എന്നു സാരം. വിഭാഗം - 5 36:68 وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ ﴾٦٨﴿ ആര്‍ക്കെങ്കിലും നാം ദീര്‍ഘായുസ്സു നല്‍കുന്നതായാല്‍, അവനു സൃഷ്ടിയില്‍ [പ്രകൃതിയില്‍] നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോള്‍ അവര്‍ക്കു (ബുദ്ധികൊടുത്തു) മനസ്സിലാക്കിക്കൂടേ?! وَمَنْ ആര്‍, യാതൊരുവന്‍ نُعَمِّرْهُ അവന്നു നാം ദീര്‍ഘായുസ്സു നല്‍കുന്നു (വോ) نُنَكِّسْهُ അവനെ നാം വിപരീതമാക്കുന്നു, തലകീഴാക്കുന്നു فِي الْخَلْقِ സൃഷ്ടി (പ്രകൃതി) യില്‍ أَفَلَا يَعْقِلُونَ അപ്പോള്‍ അവര്‍ ബുദ്ധികൊടുക്കുന്നില്ലേ മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃതിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനസ്സും, വിചാരവും, വികാരവും, അറിവും, സാമര്‍ത്ഥ്യവും എല്ലാംതന്നെ ദുര്‍ബ്ബലമാകുന്നു. എഴുന്നേല്‍ക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേള്‍വിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. ഇതെല്ലാം ആലോചിച്ചാല്‍, അല്ലാഹുവിന് അവന്റെ കാഴ്ച നഷ്ടപ്പെടുത്തുവാനും, രൂപം മാറ്റുവാനും – എന്നുവേണ്ട, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്‌വാന്‍ – കഴിയുമെന്നു മനസ്സിലാക്കാവുന്നതാണ് وَفِي أَنْفُسِكُمْ ۚ أَفَلَا تُبْصِرُونَ (നിങ്ങളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങള്‍ കണ്ടറിയുന്നില്ലേ!) 36:69 وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ ﴾٦٩﴿ അദ്ദേഹത്തിന്നു [നബിക്കു] നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹത്തിനു യോജിക്കുന്നതുമല്ല. അതു ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു 'ഖുര്‍ആനും' [പാരായണഗ്രന്ഥവും] അല്ലാതെ (മറ്റൊന്നും) അല്ല. وَمَا عَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല الشِّعْرَ കവിത, പദ്യം وَمَا يَنْبَغِي അതു യോജിക്കയും (ചേരുകയും) ഇല്ല لَهُ അദ്ദേഹത്തിനു إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ وَقُرْآنٌ ഒരു ഖുര്‍ആനും, പാരായണഗ്രന്ഥവും مُبِينٌ വ്യക്തമായ, വ്യക്തമാക്കുന്ന 36:70 لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ ﴾٧٠﴿ ജീവസ്സുള്ളവരായവര്‍ക്കു അദ്ദേഹം താക്കീതു ചെയ്‌വാനും, അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടുവാനും വേണ്ടിയാകുന്നു (അതു). لِيُنْذِرَ അദ്ദേഹം (അതു) താക്കീതുചെയ്‌വാന്‍ مَنْ كَانَ ആയിട്ടുള്ളവനെ حَيًّا ജീവസ്സു (ജീവനു) ള്ളവന്‍ وَيَحِقّ ന്യായമാകു (സ്ഥിരപ്പെടു) വാനും الْقَوْلُ വചനം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു കവിയാണെന്നു അവിശ്വാസികള്‍ പറഞ്ഞുവന്നിരുന്നതിനെ ഖണ്ഡിക്കുന്നതാണ് ഈ വചനങ്ങള്‍. തിരുമേനി കവിത രചിക്കാറില്ല, അവിടുത്തേക്ക്‌ കവിതാവാസനയോ പരിചയമോ ഇല്ല. അതെ, അല്ലാഹു തിരുമേനിക്കു കവിത പഠിപ്പിച്ചിട്ടില്ല. (وَمَا عَلَّمْنَاهُ الشِّعْرَ) എന്നാല്‍, അതു തിരുമേനിയുടെ സ്ഥിതിക്കു യോജിച്ചതും, ചേര്‍ന്നതുമാണോ? അതുമല്ല (وَمَا يَنبَغِي لَهُ) എന്നിരിക്കെ, ഖുര്‍ആനെപ്പറ്റി കവിതയെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി കവിയെന്നും പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അല്ലാഹുവിങ്കല്‍നിന്നു ജനങ്ങള്‍ക്കു വേണ്ടിയുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ഒരു പ്രമാണ (ذِكْرٌ) വും, പാരായണം ചെയ്യപ്പെടേണ്ടതും, അതിനു തികച്ചും സൗകര്യപ്പെട്ടതും, ധാരാളമായി പാരായണം നടത്തപ്പെടുന്നതുമായ പാരായണഗ്രന്ഥ (قُرْآنٌ) വുമാണത്. അല്ലാതെ മറ്റൊന്നുമല്ല. അവിശ്വാസമാകുന്ന മഹാവ്യാധിനിമിത്തം ഹൃദയം നിര്‍ജ്ജീവമായിത്തീരുകയും, ഐഹിക താല്‍പര്യങ്ങളില്‍ മതിമറന്ന് ആത്മീയചൈതന്യം നശിച്ചു പോകുകയും ചെയ്യാതെ, ജീവസ്സോടെ ഇരിക്കുന്ന എല്ലാവരെയും ഭാവിയില്‍ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി താക്കീതു ചെയ്തു രക്ഷാമാര്‍ഗ്ഗം കാണിച്ചുകൊടുക്കുക, അവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ശിക്ഷിക്കുന്നതിനു ന്യായം സ്ഥാപിക്കുക, ഇതാണതിന്റെ ലക്ഷ്യം. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ ചൊല്ലിനോക്കുകയുണ്ടായിട്ടുണ്ട്. എങ്കിലും, പദ്യത്തിന്റെ വടിവൊപ്പിച്ചുകൊണ്ട് ശരിക്കു നിര്‍വ്വഹിക്കുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നില്ല എന്നു ഹദീസുഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഒരിക്കല്‍ തിരുമേനി ഒരു വരി പദ്യം ചൊല്ലിയതു ശരിയാകാതെ കണ്ടപ്പോള്‍, അബൂബക്കര്‍ (رضي الله عنه) ഇങ്ങിനെ പറയുകയുണ്ടായി: ‘അവിടുന്നു അല്ലാഹുവിന്റെ റസൂലാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ അങ്ങേക്കു കവിത പഠിപ്പിച്ചിട്ടില്ല; അതങ്ങേക്കു യോജിക്കുന്നതുമല്ല’. (أشهد أنك رسول الله ما علمك الشعر وما ينبغي لك – ابن أبي حاتم وغيره) കവിതകളില്‍ ഉപയോഗപ്രദമായതും, ദോഷരഹിതമായതും ഇല്ലെന്നില്ല. പലപ്പോഴും ഒരു കവിത വളരെ നല്ല കാര്യങ്ങള്‍ സാധിതമാക്കുവാന്‍ പര്യാപ്തമായെന്നും വരാം. പക്ഷേ, പൊതുവില്‍, കവികളുടെ പാടവത്തിനും, അവരുടെ പ്രശസ്തിക്കും നിദാനം, കവിതയുടെ ഏതെങ്കിലും വശത്തിലുള്ള അതിരുകവിച്ചലായിക്കാണാം. മനസ്സാക്ഷിക്കും, യാഥാര്‍ത്ഥ്യത്തിനും വ്യത്യാസം വരുത്താതെ, പരിതസ്ഥിതിക്കും സന്ദര്‍ഭത്തിനും അനുസരിച്ചു വസ്തുതകളില്‍ മാറ്റം സ്വീകരിച്ചുകൊണ്ടല്ലാതെ, വിഷയത്തില്‍ നീക്കുപോക്കു കൂടാതെ, നേര്‍ക്കുനേരെ കൈകാര്യം ചെയ്യപ്പെടുന്ന കവിതകള്‍ക്കു കവിതാലോകത്തു സ്ഥാനമുണ്ടാകുകയില്ല. ആശയത്തെക്കാള്‍ ഭാഷക്കും, യാഥാര്‍ത്ഥ്യത്തെക്കാള്‍ ഭാവനക്കും, വിജ്ഞാനത്തെക്കാള്‍ വികാരത്തിനുമാണ് കവിതയില്‍ മുന്‍ഗണന. കവിയുടെ വാസനക്കും, ഭാവനക്കും അനുസരിച്ചായിരിക്കും ചിത്രീകരണം. أعذب الشعر أكذبه (കവിതയില്‍വെച്ച് കൂടുതല്‍ ആസ്വാദ്യമായതു അതില്‍വെച്ചു കൂടുതല്‍ കളവായതാണ്) എന്നൊരു ആപ്തവാക്യം പോലും ഉടലെടുത്തതു ഇക്കാരണത്താലാണ്. പ്രവാചകത്വവും, കവിത്വവും തമ്മില്‍ യോജിപ്പും, ചേര്‍ച്ചയും ഇല്ലാതിരിക്കുവാന്‍ കാരണവും അതാണ്‌. കവിതാ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടുപോലും, അതു പ്രകടിപ്പിക്കുവാന്‍ ചില മഹാന്മാര്‍ മുന്നോട്ടു വരാതിരുന്നതും ഇതുകൊണ്ടായിരുന്നു. (*) (കവിതയെക്കുറിച്ചും, അതില്‍ നല്ലതിനെയും, ചീത്തയായതിനെയും സംബന്ധിച്ചും സൂ: ശുഅറാഉ്: 224 – 227 വചനങ്ങളിലും, അവയുടെ വിവരണത്തിലും വായിച്ചതു ഓര്‍ക്കുക.) (*) മീര്‍സാഗുലാം അഹ്മദ് ഖാദിയാനി താനൊരു പ്രവാചകനാണെന്നു വാദിച്ചിരുന്ന ആളാണല്ലോ. എന്നിട്ടും, തന്റെ ചില കൃതികളില്‍ കുറെ പരുക്കന്‍ കവിതകള്‍ ഉള്‍കൊള്ളുന്നതും, ചിലതില്‍ തന്റെ എതിരാളികളെ താനുമായി കവിതാമത്സരത്തിനു വെല്ലുവിളിക്കുന്നതും കാണുമ്പോള്‍ നമുക്കു ആശ്ചര്യം തോന്നും. പക്ഷേ, ഒരു സാധാരണക്കാരന്റെ അന്തസ്സിനും, മാന്യതക്കും പോലും നിരക്കാത്ത ചില പ്രസ്താവനകളും, പ്രയോഗങ്ങളും ആ കൃതികളില്‍ സാധാരണമാണെന്നോര്‍ക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ലതാനും. അല്ലാഹുവിന്റെ ഏകത്വമാകുന്ന ‘തൗഹീദ്’, സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമ്മേളിക്കപ്പെടുന്ന ‘ഹശ്ര്‍’, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യമാകുന്ന ‘രിസാലത്തു’ (التوحيد، الحشر، الرسالة) എന്നിവയെപ്പറ്റി പലതും പ്രസ്താവിച്ചശേഷം, വീണ്ടും തൗഹീദിന്റെ ചില ദൃഷ്ടാന്തങ്ങള്‍കൂടി ഉണര്‍ത്തുന്നു: 36:71 أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًا فَهُمْ لَهَا مَـٰلِكُونَ ﴾٧١﴿ അവര്‍ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്ന് അവര്‍ക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത്?! എന്നിട്ട് അവര്‍ അവക്കു ഉടമസ്ഥന്മാരാകുന്നു. أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, കാണുന്നില്ലേ أَنَّا خَلَقْنَا നാം സൃഷ്ടിച്ചിട്ടുള്ളതു لَهُمْ അവര്‍ക്കുവേണ്ടി مِمَّا عَمِلَتْ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു أَيْدِينَ നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍) أَنْعَامًا കന്നുകാലികളെ فَهُمْ എന്നിട്ടവര്‍ لَهَا അവക്കു مَالِكُونَ ഉടമസ്ഥന്‍മാരാണ് 36:72 وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴾٧٢﴿ അവയെ അവര്‍ക്കു നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവയില്‍ അവരുടെ വാഹനങ്ങളുണ്ട്. അവയില്‍നിന്നുതന്നെ അവര്‍ (ഭക്ഷണം) തിന്നുകയും ചെയ്യുന്നു! وَذَلَّلْنَاهَا അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തു لَهُمْ അവര്‍ക്കു فَمِنْهَا അങ്ങനെ അവയില്‍ നിന്നുണ്ട് رَكُوبُهُمْ അവരുടെ വാഹനം وَمِنْهَا അതില്‍നിന്നുതന്നെ يَأْكُلُونَ അവര്‍ തിന്നുന്നു 36:73 وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴾٧٣﴿ അവയില്‍ അവര്‍ക്കു പല ഉപയോഗങ്ങളും, കുടിപ്പാനുള്ള വക [പാനീയം] കളും ഉണ്ട്. എന്നിരിക്കെ, അവര്‍ക്കു നന്ദി കാണിച്ചുകൂടേ?! وَلَهُمْ فِيهَا അതില്‍ അവര്‍ക്കുണ്ട് مَنَافِعُ പല ഉപയോഗങ്ങള്‍ وَمَشَارِبُ കുടിക്കാനുള്ള വകയും, പാനീയങ്ങളും أَفَلَا يَشْكُرُونَ എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ കൃഷിവ്യവസായങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പലനിലക്കും പങ്കുണ്ട്. എന്നാല്‍, ആടുമാടൊട്ടകങ്ങളാകുന്ന കന്നുകാലികളുടെ സൃഷ്ടിയില്‍ അവര്‍ക്കു യാതൊരു പങ്കുമില്ല. അവ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്. അതോടുകൂടി മനുഷ്യന്‍ അവയുടെ ഉടമസ്ഥത വഹിച്ചുകൊണ്ടിരിക്കുകയും, അവയെ വാഹനത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവയില്‍നിന്നു പാല്‍, തോല്‍, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യന്‍ അല്ലാഹുവിനോടു നന്ദികാണിക്കേണ്ടതില്ലേ?! നിശ്ചയമായും ഉണ്ട്. പക്ഷേ, മിക്കവരും നന്ദിക്കുപകരം നന്ദികേടു കാണിക്കുകയാണ് ചെയ്യുന്നത്. 36:74 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ ﴾٧٤﴿ അല്ലാഹുവിനു പുറമെ അവര്‍ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവര്‍ സഹായിക്കപ്പെടുവാന്‍വേണ്ടി. وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِنْ دُونِ اللَّهِ അല്ലാഹുവിനു പുറമെ آلِهَةً പല ദൈവങ്ങളെ, ആരാധ്യരെ لَعَلَّهُمْ അവരായേക്കാന്‍വേണ്ടി يُنْصَرُونَ സഹായിക്കപ്പെടും 36:75 لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴾٧٥﴿ അവര്‍ [ആരാധ്യന്മാര്‍]ക്കു ഇവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല; ഇവരാകട്ടെ, അവര്‍ക്കു സന്നദ്ധ സൈന്യവുമാണ്! لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കയില്ല نَصْرَهُمْ അവരെ സഹായിക്കാന്‍ وَهُمْ അവരാകട്ടെ, ഇവര്‍ لَهُمْ അവര്‍ക്കു جُنْدٌ സൈന്യമാണ്‌ مُحْضَرُونَ സന്നദ്ധരായ, ഹാജരാക്കപ്പെട്ട 36:76 فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴾٧٦﴿ എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദു:ഖിപ്പിക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയമായും, അവര്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു. فَلَا يَحْزُنْكَ ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ قَوْلُهُمْ അവരുടെ വാക്ക് إِنَّا نَعْلَمُ നിശ്ചയമായും നാം അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും മേല്‍ വിവരിച്ചതുപോലെയുളള എത്രയോ ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട് – അവര്‍ ചിന്തിക്കുന്നില്ല. അനേകം അനുഗ്രഹങ്ങള്‍ അവര്‍ ആസ്വദിക്കുന്നുണ്ട് – അവര്‍ നന്ദി ചെയ്യുന്നില്ല. തങ്ങളെ സഹായിക്കുവാന്‍ ഒട്ടുംതന്നെ കഴിയാത്തവരെ ദൈവങ്ങളായി സ്വീകരിക്കുകയും, അവയുടെ സന്നദ്ധഭടന്മാരെന്നോണം അവക്കുവേണ്ടി വാദിക്കുവാനും, ചെറുക്കുവാനും ഒരുമ്പെട്ടിരിക്കുകയുമാണ് അവര്‍. അതുകൊണ്ട് കവിയെന്നും കവിതയെന്നും മറ്റും പറഞ്ഞ് ഖുര്‍ആനെയും, സത്യപ്രബോധനത്തെയും അവര്‍ നിരസിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യാകുലപ്പെടേണ്ടതില്ല; എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുണ്ട്‌; വേണ്ടതു അവന്‍ ചെയ്തുകൊള്ളും എന്നുസാരം. അടുത്ത വചനങ്ങളില്‍ മനുഷ്യനു അവന്റെ സ്വന്തം ദേഹങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:- 36:77 أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٧٧﴿ മനുഷ്യന്‍ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ധുവാകുന്ന) ഒരു തുള്ളിയില്‍നിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത് ?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു (എതിരാളി) യായിരിക്കുന്നു! أَوَلَمْ يَرَ കണ്ടില്ലേ الْإِنْسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാമവനെ സൃഷ്ടിച്ചതു مِنْ نُطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു فَإِذَا هُوَ എന്നിട്ടു അവനതാ خَصِيمٌ ഒരു വൈരി (എതിരാളി) യായിരിക്കുന്നു مُبِينٌ സ്പഷ്ടമായ 36:78 وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌ ﴾٧٨﴿ അവന്‍ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവന്‍ പറയുകയാണ്: ‘ആരാണ് (ഈ) അസ്ഥികളെ - അവ ജീര്‍ണ്ണിച്ചതായിരിക്കെ - ജീവിപ്പിക്കുക'?! وَضَرَبَ അവനുണ്ടാക്കി (സമര്‍പ്പിച്ചു) لَنَا مَثَلًا നമുക്കു ഒരു ഉപമ وَنَسِىَ അവന്‍ മറക്കുകയും ചെയ്തു خَلْقَهُۥ തന്റെ സൃഷ്ടിപ്പിനെ قَالَ അവന്‍ പറഞ്ഞു, പറയുന്നു مَن يُحْىِ ആര്‍ ജീവിപ്പിക്കും ٱلْعِظَٰمَ അസ്ഥി (എല്ലു)കളെ وَهِىَ അവ ആയിരിക്കെ رَمِيمٌ തുരുമ്പല്‍, ജീര്‍ണ്ണിച്ചതു 36:79 قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴾٧٩﴿ പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിര്‍മ്മിച്ചവന്‍ അവയെ ജീവിപ്പിക്കും; അവന്‍ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനുമാണ്. قُلْ പറയുക يُحْيِيهَا അവയെ ജീവിപ്പിക്കും ٱلَّذِىٓ أَنشَأَهَآ അവയെ നിര്‍മ്മിച്ചവന്‍ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَهُوَ അവനാകട്ടെ بِكُلِّ خَلْقٍ എല്ലാ സൃഷ്ടിയെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ് 36:80 ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ ﴾٨٠﴿ അതായതു, നിങ്ങള്‍ക്കു പച്ചയായ മരത്തില്‍നിന്നു തീ ഉണ്ടാക്കിത്തന്നവന്‍. എന്നിട്ട് നിങ്ങളതാ, അതില്‍നിന്നും (തീ) കത്തിച്ചുകൊണ്ടിരിക്കുന്നു! الَّذِي جَعَلَ ഉണ്ടാക്കിയവന്‍ لَكُمْ നിങ്ങള്‍ക്കു مِنَ الشَّجَرِ മരത്തില്‍നിന്നു الْأَخْضَرِ പച്ചയായ نَارًا തീ فَإِذَا أَنْتُمْ എന്നിട്ടു നിങ്ങളതാ مِنْهُ അതില്‍ നിന്നു, അതിനാല്‍ تُوقِدُونَ തീ കത്തിക്കുന്നു സ്വന്തം ഉത്ഭവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് ‘ആരാണ് ഈ എല്ലുകളെല്ലാം ജീര്‍ണ്ണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക’ എന്നു ചോദിക്കുന്ന മനുഷ്യന്‍ എന്തൊരു ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്?! അവനെ നിസ്സാരമായ ഇന്ദ്രിയബീജത്തില്‍നിന്നു സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയല്ലയോ അവന്‍?! അവന്‍ -സഹസൃഷ്ടികളോടു താരതമ്യം ചെയ്തുകൊണ്ടു – അല്ലാഹുവിനു നല്‍കുന്ന ഉപമ എത്ര മേല്‍ ചീത്തയാണ്‌?! ആലോചിച്ചു നോക്കുക! ഈ ചോദ്യത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവന്‍തന്നെ രണ്ടാമതും ജീവിപ്പിക്കും.’ ഒന്നാമതായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ അവനു രണ്ടാമതുണ്ടാക്കുവാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമല്ലോ. മര്‍ക്കടമുഷ്ടിയില്ലാത്തവര്‍ക്കു ഈ മറുപടിയെ നേരിടുവാന്‍ സാധ്യമല്ല തന്നെ. മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ) ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍. പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും, അഫാറും’ (المرخ والعفار). ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക! 36:81 أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ ﴾٨١﴿ ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചിട്ടുള്ളവന്‍, അവരെപ്പോലെയുള്ളതിനെ സൃഷ്ടിക്കുവാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്. അല്ലാതെ! (കഴിവുള്ളവന്‍തന്നെ). അവന്‍ തന്നെയാണ് സര്‍വജ്ഞനായ മഹാ സൃഷ്ടാവ്. أَوَلَيْسَ الَّذِي യാതൊരുവനല്ലേ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ച وَالْأَرْضَ ഭൂമിയെയും بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَنْ يَخْلُقَ താന്‍ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപോലുള്ളതിനെ بَلَىٰ അല്ലാതെ, (അതെ) وَهُوَ അവനത്രെ, അവന്‍തന്നെ الْخَلَّاقُ മഹാ സൃഷ്ടാവും (വലിയ സൃഷ്ടാവ്) الْعَلِيمُ സര്‍വജ്ഞനായ 36:82 إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴾٨٢﴿ നിശ്ചയമായും അവന്റെ കാര്യം, അവന്‍ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് 'ഉണ്ടാവുക' എന്നു പറയുകയേവേണ്ടു - അപ്പോഴത് ഉണ്ടാകുന്നതാണ്. إِنَّمَا أَمْرُهُ നിശ്ചയമായും അവന്റെ കാര്യം إِذَا أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ شَيْئًا ഒരു കാര്യം (വസ്തു) أَنْ يَقُولَ അവന്‍ പറയുക മാത്രമാണ് لَهُ അതിനെക്കുറിച്ച് كُنْ ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴതു ഉണ്ടാകും പല ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാര്‍ത്ഥ്യം – യാഥാര്‍ത്ഥ്യങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ യാഥാര്‍ത്ഥ്യം – എടുത്തുകാട്ടികൊണ്ടു ആ വാദത്തിന്റെ അങ്ങേഅറ്റത്തെ മൗഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സൃഷ്ടാവും നിയന്താവുമാണവന്‍. ഏതൊരുകാര്യവും – അതെത്ര വമ്പിച്ചതാവട്ടെ – ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിക്കുമ്പോഴേക്കും അതു അസ്തിത്വം കൊള്ളുന്നു. അപ്പോള്‍, നിസ്സാരനായ മനുഷ്യനെപ്പോലുള്ളവരെ ഒന്നാമതു ജീവിപ്പിക്കുവാനോ രണ്ടാമതു ജീവിപ്പിക്കുവാനോ അവനു സാധിക്കുകയില്ലെന്നു കരുതുന്നവനെക്കാള്‍ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്‌?! 36:83 فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ ﴾٨٣﴿ അപ്പോള്‍, എല്ലാ വസ്തുവിന്റെയും, രാജാധിപത്യം യാതൊരുവന്റെ കൈവശമാണോ അവന്‍, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങള്‍ മടക്കപെടുകയും ചെയ്യുന്നു. فَسُبْحَانَ الَّذِي അപ്പോള്‍ യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവന്നു കീര്‍ത്തനം بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ രാജാധികാരം, രാജാധിപധ്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു ഈ സൂറത്തില്‍ ഇതുവരെയുള്ള സൂക്തങ്ങളില്‍ പ്രതിപാദിച്ച തത്വങ്ങളുടെ രത്നസാരമാണ് ഈ ചെറിയ സമാപനസൂക്തം ഉള്‍കൊള്ളുന്നത്. അതെ, എല്ലാ വസ്തുക്കളുടെയും ഉടമസ്ഥതയും, കൈകാര്യകര്‍ത്തൃത്വവും അല്ലാഹുവിനുള്ളതാണ്; അവിശ്വാസികളും നിഷേധികളും ജല്‍പിക്കുന്ന എല്ലാ ജല്‍പനങ്ങളടക്കമുള്ള സകലവിധ പോരായ്മയില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധനാണ്‌; എല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുകയും, അവന്റെ രക്ഷാശിക്ഷകള്‍ക്കു വിധേയരാകുകയും ചെയ്യും. ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ അങ്ങേഅറ്റം ഉത്തമനും ഉല്‍കൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ്‌ അവനെ ഇങ്ങേഅറ്റം അധമനും നികൃഷ്ടനുമാക്കുന്നതും. രണ്ടുമൂന്നു ദശവത്സരങ്ങള്‍ക്ക് മുമ്പത്തെ ശാസ്ത്രീയാഭിപ്രായമനുസരിച്ച് ഈ അഖിലാണ്ഡത്തിന്റെ ഏകദേശ വിസ്തൃതി ഇപകാരം കണക്കാക്കപ്പെട്ടിരിക്കുന്നു: ഒരു മിടിയിട (സെകന്‍റു) കൊണ്ട് 1,86,000 നാഴിക വേഗതയില്‍ സഞ്ചരിക്കുന്ന പ്രകാശം, അതിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്കു മദ്ധ്യബിന്ദുവിലൂടെ നേര്‍ക്കു നേരെ എത്തിച്ചേരുവാന്‍ പത്തുകോടികൊല്ലം വേണ്ടിവരും. ഈ കണക്കു കൃത്യവും ശരിയുമാണെന്നു പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണ കഴിവുകള്‍ എത്ര സമര്‍ത്ഥമായിരുന്നാലും ശരി, അവന്റെ ഗോളാന്തരയാത്രകള്‍ എത്ര വിജയകരമായിത്തീര്‍ന്നാലും ശരി. അഖിലാണ്ഡത്തിന്റെ സൂക്ഷ്മമായ കണക്കും കയ്യും അവന്നു കണ്ടുപിടിക്കുവാന്‍ കഴിയുമെന്നു വിചാരിക്കാന്‍ സാധ്യമല്ല. ഒരു കാലത്തു മനുഷ്യന്‍ അവയെല്ലാം ചുറ്റിസഞ്ചരിക്കുമെന്നു ഊഹിക്കുവാനും സാധ്യമല്ല. മേൽകണ്ട കണക്കു ഏറെക്കുറെ ശരിയാണെന്നുവെക്കുക: എന്നാല്‍ തന്നെയും, അതിലടങ്ങുന്ന വാനങ്ങള്‍, അവയിലെ കോടാനുകോടി നക്ഷത്രങ്ങള്‍, നിരവധി സൗരയൂഥങ്ങള്‍, ഓരോന്നിന്റെയും ഉപഗ്രഹങ്ങള്‍ ആദിയായവയും, ഭൂമി, അതിലെ സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍ ആദിയായവയും, മലക്കുകള്‍, മനുഷ്യര്‍ തുടങ്ങിയ ജീവികളും, നമുക്കു കാണുവാനോ കേള്‍ക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ലോകാലോകമൊട്ടുക്കും ഈവിധം സൃഷ്ടിച്ച് ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്‍കി നിയന്ത്രിച്ചു നിലനിറുത്തിപ്പോരുന്ന രാജാധിരാജന്റെ രാജാധിപത്യം, ഹാ! എത്ര മഹനീയം!! എത്ര വിസ്തൃതം!!! فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ (والحمد لله أولاً وآخراً وله الفضل والمنة) 36. يس - യാസീന്‍ സൂറത്തു യാസീന്‍ : 01-27 സൂറത്തു യാസീന്‍ : 28-50 സൂറത്തു യാസീന്‍ : 51-83 സൂറത്തു യാസീന്‍ : വ്യാഖ്യാനക്കുറിപ്പ് ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
പുതിയ പരിശീലകൻ കാർലോസ് അൻസെലോട്ടിയുടെ കീഴിൽ ടീം ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ഇംഗ്ലീഷ് ക്ലബ് എവെർട്ടൻ. നാപോളിയിൽ നിന്ന് അലനെയും റയൽ മാഡ്രിഡിൽ നിന്ന് ഹാമിസ് റോഡ്രിഗസിനെയും സ്വന്തമാക്കിയതിന് പിന്നാലെ ഒരു മധ്യനിര താരത്തെ കൂടെ അവർ ടീമിൽ എത്തിക്കുകയാണ്. വാറ്റ്ഫോഡിന്റെ ഫ്രഞ്ച് മധ്യനിര താരം അബ്ദുലയ് ഡൊകൗറെയാണ് എവർട്ടണിലേക്ക് എത്തിയിരിക്കുന്നത്. 20 മില്യൺ പൗണ്ടിനാണ് 3 വർഷത്തെ കരാറിൽ 27 കാരനെ എവെർട്ടൻ സ്വന്തമാക്കിയത്. 2016 മുതൽ വാറ്റ്ഫോർഡിനൊപ്പം കളിക്കുന്ന ഡൊകൗറെ 129 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഡൊകൗറിനെ ടീമിൽ എത്തിക്കാൻ എവർട്ടൺ ശ്രമിച്ചിരുന്നു എങ്കിലും അന്ന് നടന്നിരുന്നില്ല. വാറ്റ്ഫോർഡ് പ്രീമിയർലീഗിൽ നിന്ന് റിലഗേറ്റഡ് ആയതാണ് ഇപ്പോൾ എവർട്ടണ് ട്രാൻസ്ഫർ എളുപ്പമാക്കി കൊടുത്തത്. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
കണ്ടെന്റ് അലേര്‍ട്ട് സേവനം: ഏറ്റവും പുതിയതായി പ്രസിദ്ധീകരിക്കുന്ന വര്‍ക്കിംഗ് റിപ്പോര്‍ട്ടുകളുടേയും ജേണലുകളിൽ വരുന്ന ലേഖനങ്ങളുടേയും ഉള്ളടക്കം കണ്ടെന്റ് അലേര്‍ട്ട് സേവനം മുഖേന നല്‍കി വരുന്നു. ന്യൂസ് പേപ്പര്‍ ക്ലിപ്പിംഗ് സേവനം: ലൈബ്രറിയില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഏകദേശം പതിനഞ്ചോളം ദിനപത്രങ്ങളില്‍ നിന്നെടുക്കുന്ന മുഖപ്രസംഗം, അഭിപ്രായങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വാര്‍ത്താശകലങ്ങളായി നല്‍കി വരുന്നു. ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റലോഗ് (ഒപി‌എസി): വിഷയാടിസ്ഥാനത്തിൽ പുസ്തകങ്ങൾക്കും ജേണലുകൾ‌ക്കും ലേഖനങ്ങളുടെ ഡാറ്റാബേസിനും ജേണലിനും ഒ‌പി‌എസി ലൈബ്രറിയിൽ ലഭ്യമാണ്. ആർട്ടിക്കിൾ-അലേർട്ട് സേവനം: ജേണലുകളിൽ നിന്നുള്ള ലേഖനങ്ങളുടെ സൂചികയും സംഗ്രഹവും സമാഹരിച്ച് മെയിൽ വഴി അയയ്ക്കുന്നു. ബിബ്ലിയോഗ്രാഫിക് സേവനം: ലൈബ്രറിയില്‍ വരുന്ന ലൈബ്രറി അംഗങ്ങളുടെ ആവശ്യപ്രകാരം പ്രത്യേക വിഷയത്തി‌ല്‍‍ ബിബ്ലിയോഗ്രാഫിക് റഫറന്‍സ് നല്‍കി വരുന്നു. ഇന്റര്‍ ലൈബ്രറി ലോൺ: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലൈബ്രറിയില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങൾ മറ്റു ലൈബ്രറികളിൾ അതു ലഭ്യമാണെങ്കില്‍ ഇന്റർ ലൈബ്രറി ലോൺ സേവനം മുഖേന ലൈബ്രറി അംഗങ്ങള്‍ക്ക് പുസ്തകങ്ങൾ ലഭ്യമാക്കി നല്‍കുന്നു. പുതിയ വരവ് പട്ടിക - ലൈബ്രറിയിൽ വന്നു ചേർന്ന പുതിയ പുസ്തകങ്ങളുടെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ബുക്ക് അലേര്‍ട്ട് സേവനം: പുതിയതായി ലൈബ്രറി ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളുടെ മുഖപത്രവും ഉള്ളടക്കവുമെടുത്ത് ലൈബ്രറി അംഗങ്ങള്‍ക്ക് E-മെയില്‍ ചെയ്ത് നല്‍കപ്പെടുന്നു.
ചിരി ജീനുകളാൽ നിയന്ത്രിയ്ക്കപ്പെടുന്നതാണ്. പാരമ്പര്യഘടകങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നു ചിരിയ്ക്കാനുള്ള കഴിവിൽ. One may smile, and smile, and be a villain എന്നു ഷേക്സ്പിയർ പറഞ്ഞതെന്തുകൊണ്ട്? എപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു പാട്ടുകാരി നമുക്കുണ്ട്. എന്നാൽ ഒരിയ്ക്കലും ചിരിയ്ക്കുകയില്ലെന്നു നിർബ്ബന്ധമുള്ളപോലെ തോന്നിപ്പിയ്ക്കുന്ന ഒരു പ്രധാനമന്ത്രിയും നമുക്കുണ്ടായിരുന്നു. മുഖം മനസ്സിന്റെ കണ്ണാടി യെന്നും മനസ്സിലെ ആഹ്ലാദം മുഖത്തു പ്രകടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണു ചിരിയെന്നുമാണ് പൊതുവെ ധാരണ. ഈ പാട്ടുകാരിയ്ക്കും മുൻപ്രധാനമന്ത്രിയ്ക്കും സന്തോഷവും സന്താപവും സ്ഥായീഭാവമാകാൻ സാദ്ധ്യതയില്ല. ചിരി പലതും കള്ളച്ചിരി തന്നെ. ജനിച്ച് കുറച്ചുനാൾ കഴിഞ്ഞ കുഞ്ഞ് ഉറക്കത്തിലെങ്കിലും ചിരിച്ചു കാണിയ്ക്കുന്നത് അതീവ സന്തോഷത്താലൊന്നുമല്ലല്ലൊ. ചിരിയ്ക്കുന്നത് എളുപ്പമുള്ള പണിയാണെന്നു കരുതിയാൽ തെറ്റി. മുഖത്തെ പതിനേഴോളം ചെറിയ പേശികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ചിരിയുടെ “റേഞ്ച്” അനുസരിച്ച് ഇവയ്ക്കു പലതിനും ചെറുതോ വലുതോ ആയ ജോലികളുണ്ടാവാം. ചുണ്ടുകൾ കൃത്യമായി വലിയണം, കണ്ണുകളിൽ ഭാവം വരണം. കണ്ണിനു ചുറ്റുമുള്ള ചെറുപേശികൾക്ക് ഇതൊരു പണി. നാട്യശാസ്ത്രമനുസരിച്ച് ആറു ചിരികൾ (സ്മിതം, ഹസിതം, വിഹസിതം,ഉപഹസിതം, അപഹസിതം, അതിഹസിതം) ഉണ്ടെങ്കിലും പ്രായോഗികമായി ഇതിൽക്കൂടുതൽ ഉണ്ട് ചിരിയുടെ നമ്പറുകൾ.. തത്വചിന്തയിലേയും മതബോധങ്ങളിലേയും ചിരികൾ വേറേ. സാഹിത്യത്തിലെ ചിരിയുടെ അലകൾ അത്രപെട്ടെന്ന് ഒടുങ്ങാറുമില്ല. ഒരു ചിരി കണ്ടാ‍ൽ കണി കണ്ടാ‍ൽ അതു മതി എന്നു സിനിമാപ്പാട്ടുകാർ. പാഞ്ചാലിയുടെ ചിരി, ഗ്രീക്നാ‍യിക ഹെലെന്റെ ആയിരം കപ്പലുകളെ വെള്ളത്തിലിറാക്കാൻ പ്രാപ്തമായ ചിരി- അങ്ങനെ ചിരി നിയന്ത്രിയ്ക്കുന്നത് ജനതകളുടെ ഭാഗധേയത്തേയും വലിയ ജീവിത സംഭവങ്ങളേയും വ്യവസ്ഥകളേയുണ്. അതിഗൂഢമായ ചിരിയുടെ ഭാവർത്ഥവിചാരണ പിടികൊടുക്കാതെ വഴുതുന്നതിനു ഉദാഹരണം മോണ ലിസയുടെ ചിരി തന്നെ. ചിരിയുടെ ഘടന പേശികളെ ഞരമ്പുകൾ ഉത്തേജിതരാക്കിയാലെ അവ്യ്ക്ക് ചലനശേഷി ലഭിയ്ക്കുകയുള്ളു. നിരവധി ചെറുപേശികൾ അയയുകയും മുറുകുകയും ചെയ്യുമ്പോൾ അവയ്ക്കു മുകളിലുള്ള കല (tissue) കൾക്ക് രൂപപരിണാമം സംഭിവിയ്ക്കുന്നതാണ് മുഖത്തെ ഓരോ ഭാവപ്രണാലികളുടെയും അടിസ്ഥാനം. മുഖത്തെ പേശീബന്ധങ്ങളെ അതിസൂക്ഷ്മമായി ചലിപ്പിക്കുന്ന ജോലി രണ്ടു കപാലഞരമ്പുകളു (cranial nerves) ടേതാണ്. മുഖ ഞരമ്പ് (facial nerve) ഉം കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന abducens ഞരമ്പും. ഈ രണ്ടു ഞരമ്പുകളുടെ പ്രവൃത്തിയിലോ രൂപഘടനയിലോ വ്യതിയാനം വന്നെങ്കിൽ പുഞ്ചിരി മറയുകയായി. പേശികളാകട്ടെ ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കുകയും വേണം. ചുണ്ടുകൾ രണ്ടുവശത്തേയ്ക്കും നീളുന്നതനുസരിച്ച് അവയുടെ അഗ്രങ്ങൾ മുകളിലേയ്ക്കു വളയണം. പല്ല് കാണിയ്ക്കുകയോ കാണിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം. കണ്ണിനുചുറ്റുമുള്ള പേശികൾ ചുരുങ്ങിയാലേ ഭാവപ്രകാശനം സംഭവിയ്ക്കൂ. കൃത്യമായി പറഞ്ഞാൽ ചുണ്ടുകൾക്ക് വശത്തുള്ള zygomatic major എന്ന പേശീദ്വയങ്ങളും കണ്ണിനു താഴെയും വശത്തുമുള്ള orbicularis oculi എന്ന പേശികളും ഒരുമിച്ച് വലിഞ്ഞുചുരുങ്ങണം.പൊട്ടിച്ചിരിയിലാകട്ടെ ശബ്ദപേടകവും പങ്കെടുക്കുന്നു. നെഞ്ചും ഉദരവും മുറുകുകയും അയയുകയും വേണം. രൂപ-ആകൃതിവിജ്ഞാന (മോർഫോളജി) മനുസരിച്ച് 16 തരത്തിലുള്ള ചിരികൾക്ക് വകുപ്പുണ്ട്. പേശീബന്ധങ്ങളുടെ ക്രമചയവിന്യാസമനുസരിച്ച് ആണീ തരം തിരിവ്. ചിരി കണ്ട്-കേട്ട് സംവേദനമൂല്യങ്ങൾ നിണ്ണയിക്കപ്പെടും. സതോഷദ്യോതകമാണ് ചിരി മിക്കപ്പോഴും. പരിഹാസച്ചിരി യും നിന്ദാസൂചകചിരിയും നമുക്കറിയാം. കള്ളച്ചിരി കണ്ടാലറിയാം. വികടച്ചിരിയും. കൊലച്ചിരി ഒന്നു വേറെ തന്നെ. സന്തോഷം കൂടിയാൽ ചിരി കരച്ചിലിന്റെ ഞരമ്പ്-പേശി-സംഘക്കളിയിലേക്ക് മാറാറുമുണ്ട്. ലോകസുന്ദരിപ്പട്ടം കിട്ടുന്നവൾ കരഞ്ഞുകൊണ്ട് അത്യാഹ്ലാദം അനുഭവിയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. കരച്ചിലിനു മാത്രം അനുവദിയ്ക്കപ്പെട്ട കണ്ണുനീർ പൊഴിയ്ക്കൽ ചിരിയുടെ മേഖലയിലേക്ക് കടന്നുകയറുന്നതാണ് ഈ കോമെഡി-ട്രാജെഡിക്കളിയുടെ പിന്നിൽ. മുഖത്തെ മാംസപേശികളുടെടെ വിന്യാസത്തിലുള്ള വ്യത്യാസങ്ങളോടോപ്പം തൊണ്ടയിലേയും നെഞ്ചിലേയും പേശികളുടേയും ശ്വാസകോശത്തിന്റേയും സങ്കോചവികാസങ്ങളും ശബ്ദപേടകം നിയന്ത്രിക്കുന്ന ശബ്ദവ്യത്യാസങ്ങളും സ്വരൂക്കൂട്ടുന്ന ക്രമചയസമുച്ചയങ്ങൾ ഈ ചിരികളെ ഒക്കെ നിർവ്വചിക്കാൻ സഹായിക്കും. ആശയസംവേദനത്തിനു മനുഷ്യനു മാത്രം ലഭിച്ച സിദ്ധിയാണ് ചിരി. ചിരിയുടെ പേശീനീക്കങ്ങളെ അനുകരിയ്ക്കുന്ന വിന്യാസങ്ങൾ ചില കുരങ്ങുകളിൽ കാണാം. ചിരിയുടെ പോലെ ശബ്ദം പുറപ്പെടുവിക്കുന്ന മറ്റു മൃഗങ്ങളുമുണ്ട്. പക്ഷെ ചിരി കൊണ്ട് സംവദിയ്ക്കുന്ന -മുഖഭാവം കൊണ്ടും ശബ്ദവിന്യാസങ്ങൾ കൊണ്ടും- ആശയബാഹുല്യം മനുഷ്യനിൽ മാത്രം. അതിജീവനത്തിനുള്ള ചെറുവിലപോലും ചിരിയ്ക്കാനുള്ള കഴിവിനു പരിണാമപരമയി നോക്കുമ്പോൾ നൽകാനില്ല. ഡാർവിൻ നിരീക്ഷിച്ചത് സന്തോഷത്തിന്റെ സമൂഹപരമായ പ്രകാശനം ഒരു സംഘത്തിന്റെ ഉൾച്ചെർന്ന അതിജീവനത്തിനു ചില ലാഭമാനങ്ങൾ നൽകുന്നു എന്നാണ്. എന്നാൽ വികാരങ്ങളുടെ പ്രകടനം ആയിട്ടല്ല മനുഷ്യമസ്തിഷ്ക്കത്തിൽ ചിരിയുടെ നിയന്ത്രണങ്ങൾ ഉറവെടുത്തത്. മറ്റു പല ശരീരചേഷ്ടകളിൽ ഒന്നു മാത്രമാണ് ചിരി. സന്തോഷപ്രകടനത്തിന്റേയോ പരിചയഭാവത്തിന്റേയൊ പരിവേഷം ചിരിയ്ക്കു വളരെ പരിമിതമായ പരിതസ്ഥിതിയിൽ മാത്രമേ വന്നു ഭവിയ്ക്കാറുള്ളു. നർമ്മം ഉളവാക്കുന്ന ചിരിയ്ക്കപ്പുറമായി വെറും പ്രകടനമാണ് ഇക്കിളിയിട്ടാലോ ചിരിവാതകം (laughing gas) എറ്റാലോ വരുന്ന ചിരി. സന്തോഷവുമായി ബന്ധമില്ലാത്ത ഇത് ശരീരത്തിന്റെ പ്രതിപ്രവർത്തനം (reflex) മാത്രം. തികച്ചും വികാരരഹിതമായ ഞരമ്പു-പേശിക്കളികൾ. എന്നാൽ ചിരി പരത്തുന്ന വികാരസംവഹനവും സാമൂഹികമായ കൊടുക്കൽ-വാങ്ങലുകളും നർമ്മവുമായിട്ടുള്ള ബന്ധങ്ങളുമാണ് മനുഷ്യരുടെ ചിരിയെ മറ്റു മൃഗങ്ങളുടെ തത് സദൃശ ‘ചിരി’ യിൽ നിന്നും വ്യത്യാസപ്പെടുത്തുന്നത്. പുഞ്ചിരിയും പൊട്ടിച്ചിരിയും പൊടുന്നനവേ സ്വതപ്രവർത്തികവും സ്വാഭാവികവുമായി പൊട്ടിപ്പുറപ്പെടുന്നത് നർമ്മം കേട്ടിട്ടോ വികാരപരമോ സാമൂഹ്യപരമായ ഉത്തേജനങ്ങളാലോ ആയിരിക്കും. മസ്തിഷ്കത്തിലെ “ചിരി സെന്റർ” ആണു് ഈ ഉത്തേജനങ്ങളെ ചിരിയ്ക്കാനുള്ള നിർദ്ദേശങ്ങളാക്കി മാറ്റുന്നത്. ഈ ചിരി സെന്ററിലേയ്ക്ക് തലച്ചോറിന്റെ നിർദ്ദിഷ്ട സഞ്ചാര ദിശാപഥങ്ങളാണ് സംവേദനങ്ങൾ എത്തിയ്ക്കുന്നത്. തമ്മിൽ ബന്ധമില്ലാത്ത രണ്ടു പഥങ്ങളാണ് പൊട്ടിച്ചിരിയെ നയിച്ചു നിയന്ത്രിയ്ക്കുന്നത്. ഒരെണ്ണം പൊടുന്നനവേ അനിച്ഛാപരമായി പൊട്ടിപ്പുറപ്പെടുന്ന ചിരിയെ നിയന്ത്രിക്കുന്നു. വികാരപരമായ ചിരി. ഇതിൽ തലച്ചോറിലെ തലാമസും ഹ്യ്പോതലാമസും സബ് തലാമസ് ഇടങ്ങളും അമിഗ്ദലയും ഉൾപ്പെടും. രണ്ടമത്തേത് സ്വേച്ചാപൂർവമായി, അറിഞ്ഞു കൊണ്ടുള്ള ചിരി. വേറൊരു വഴി തേടുന്നു ഇത്. പ്രിമോടോർ/ഫ്രോണ്ടൽ ഒപെർകുലാർ ഇടങ്ങളിലൂടെ മോടോർ കോർടെക്സ് , പിരമിഡൽ ട്രാക്റ്റ് വഴി തലച്ചോറിന്റെ കീഴ്കാണ്ഡ (ventral brainstem) ത്തിലെത്തുന്നു. ഈ വ്യവസ്ഥാപ്രണാലികളും ചിരി എന്ന പ്രതിപ്രവർത്തനവും തലച്ചോറിന്റെ മുകളിലെ പോൺസ് (dorsal upper pons). ആണ് നിയന്ത്രിയ്ക്കുന്നത്. ചിരിയുടെ നിയന്ത്രണ കേന്ദ്രം ഇതാണ് എന്ന് ലളിതമായി വ്യവസ്ഥപ്പെടുത്താം. തമാശു കേട്ടുള്ള ചിരിയുടെ ഗമനാഗമന നിയന്ത്രണ വഴികൾ ആധുനിക വിദ്യകൾ കൊണ്ട് വിഘടിപ്പിച്ചെടുത്തിട്ടുണ്ട് തമാശിന്റെ തരവും രീതിയും സംചാരണവിധവും അനുസരിച്ച് കോർടെക്സിന്റെ വിവിധ ഭാഗങ്ങളും (right frontal cortex, medial ventral prefrontal cortex, right and left posterior temporal regions) സെറിബെല്ലവും ഭാ‍ഗഭാക്കുകളാണ്.നർമ്മത്തിന്റെ തരമനുസരിച്ച് ഇവയുടെ പങ്കാളിത്തത്തിൽ ഏറ്റക്കുറച്ചിലുകൾ വരും. മുഖഭാവങ്ങൾ ഉണർത്തിയെടുക്കുക്കാനും ശ്വാസഗതിയും ശബ്ദവും നിയന്ത്രിക്കാനും മറ്റു ചേഷ്ടാവിധികൾ ഉളവാക്കാനും ഓരോ കേന്ദ്രങ്ങൾ പരസ്പരബന്ധിതാനുസാരിയായി പ്രവർത്തിയ്ക്കുകയാണ്. ഇതിൽ വികാരോന്മീലനത്തിനു സെറിബെല്ലത്തിനു ചില നിയന്ത്രാണാധീനങളുണ്ടെന്നാണ് ആധുനികപഠനങ്ങൾ തെളിയിക്കുന്നത്. ഹാസ്യചേഷ്ടകളും ശബ്ദവും ചെവി-കണ്ണു വഴി തലച്ചോറിന്റെ മേൽ‌പ്പറഞ്ഞ സൂക്ഷ്മസ്ഥലികളിൽ സംവേദനങളായി എത്തിച്ചേർന്ന് പെട്ടെന്നു നിർമ്മിച്ചെടുക്കുന്ന ഒരു നെറ്റ്വർക്ക് മുഖത്തേയ്ക്ക് പായുന്ന ഞരമ്പുകൾക്ക് നിർദ്ദേശം കൊടുക്കുമ്പോൾ അത് ചിരിയായി പ്രത്യക്ഷപ്പെടുന്നു. പൊട്ടിച്ചിരിയുളവാക്കാൻ പ്രകോപനകരമായീട്ടാണ് ഈ വലക്കണ്ണികൾ ത്രസിച്ച് ഉണർന്നിരിയ്ക്കുന്നത്. ഇവയെ കർശനമായ നിയന്ത്രണത്തിൽ നിറുത്തുന്ന മറ്റു ചില ഇടങ്ങളാണ് സർവ്വാധിപധികൾ. ചിലപ്പോൾ പൊട്ടിച്ചിരി നിറുത്താൻ പറ്റാതെ പോകുന്നത് ഈ ചിരിപ്പെരുമാളിന്റെ അധികാരം കൈവിട്ടു പോകുമ്പോഴാണ്. ചിരിയോടനുബന്ധിച്ച മുഖഭാവം നിയന്ത്രിക്കാൻ പാടുപെടേണ്ടി വരുന്നതും ഇതുകൊണ്ടു തന്നെ. എന്നു വച്ചാൽ ചിരിയ്ക്കാൻ റെഡിയായിട്ട് സർവ്വ വയറിങ്ങും വെമ്പൽ കൊണ്ടിരിയ്ക്കുകയാണ്, ചിരിയെ അടക്കി നിറുത്തുന്ന ഈ ഹെഡ്മാസ്റ്റർ വടിയുമായി നിൽ‌പ്പാണ്. ഹെഡ്മാസ്റ്റർ ഉറക്കം തൂങ്ങിയാൽ തുടങ്ങിയ ചിരി നിറുത്താൻ പറ്റാതെ വരും, അത്ര തന്നെ. ചിരിവാതകം ചെയ്യുന്ന പണി ഈ ഹെഡ്മാസ്റ്ററെ മയക്കിക്കിടത്തുക എന്നതാണ്- നിയന്ത്രണമില്ലാത്ത ചിരിക്കുടുക്കകൾ സ്വാതന്ത്യം പ്രഖ്യാ‍പിയ്ക്കുന്നു. ചിരിയോ ചിരി തന്നെ പിന്നെ. എന്നാൽ രഹസ്യപൂർണ്ണവും അതിഗൂഢവുമായ ഒരു പ്രതിഭാസമാണ് ചിരിയുടെ പടർന്നു പിടിയ്ക്കാനുള്ള കഴിവ്. ഒരാൾ ചിരിയ്ക്കുമ്പോഴും അതു കാണുന്ന മറ്റൊരാളിലും ഒരേ മസ്തിഷ്കകേന്ദ്രങ്ങളാണത്രേ ഉത്തേജിതമാവുന്നത്. “ചിരിയ്ക്കുമ്പോൾ കൂടെച്ചിരിയ്ക്കാൻ ആയിരം പേരു വരും” എന്നത് സാമൂഹിക കാഴ്ച്ചപ്പാട് മാത്രമല്ല ശാ‍ാസ്ത്രസത്യമാണ്. ഒരു ഭാവമോ പെരുമാറ്റമോ കാണുമ്പോൾ അതേ പടി അത് സ്വന്തം തലച്ചോറും സ്വീകരിച്ച് പ്രതിഫലിപ്പിയ്ക്കുന്നത് തലച്ചോറിന്റെ ഒരു വിനോദമാണ്. “കണ്ണാടി ന്യൂറോണുകൾ“ (mirror neurons) ഇങ്ങനെ മറ്റൊരാളുടെ വികാരത്തെ പ്രതിബിംബിയ്ക്കാൻ കെൽ‌പ്പുള്ളവയാണ്. ഒരു തമാശ കേട്ട് രണ്ടു പേർ ചിരിയ്ക്കുന്നതു കണ്ടാൽ തന്നെ, എന്നാൽ അതു കേൾക്കാതെ, നമ്മളും ചിരിച്ചു പോകുന്നത് ഈ കണ്ണാടി ന്യൂറോണുകളുടെ മായജാലക്കളികൾ കൊണ്ടാണ്. തലച്ചോറിൽ ചിരിയുടേയും ചിരി കണ്ടിട്ടുള്ള അനുഭവപരിണിതിയുടേയും ചില ഇടങ്ങൾ ഒന്നിനുമേൽ ഒന്നാ‍യി വ്യാപിയ്ക്കുന്നുണ്ട്. കണ്ണാടി ന്യൂറോണുകളെപ്പറ്റിയുള്ള പൂർണ്ണവിവരങ്ങൾ ഗവേഷകരുടെ തീവ്രയത്നങ്ങളിലൂടെ ഇനിയും അറിയിനിരിയ്ക്കുന്നതേ ഉള്ളു. ടെലിവിഷൻ കാരാണ് ഈ പകർച്ചവ്യാധിച്ചിരിപ്രതിഭാസത്തെ ഏറ്റവും പ്രയോജനപ്പെടുത്തിയത്. കോമെഡി ഷോകളിൽ ചിരിയുടെ ട്രാക്കുകൾ (laugh track) കേൾ‌പ്പിച്ച് പ്രേക്ഷകനിലും ചിരി വരുത്തുക എന്ന തന്ത്രം. ചിരി രോഗമാകുമ്പോൾ നിയന്ത്രണമില്ലാതെ പൊട്ടിപ്പുറപ്പെടുന്ന ചിരി തൽച്ചോർ സംബന്ധമായ പല അസുഖങ്ങളോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. ചിരി നിയന്ത്രണ സഞ്ചാരപഥങ്ങൾ (laughter network) ഇൽ വന്നു ചേരുന്ന വൈകല്യങ്ങളാൽ ചിരി ഒരു രോഗമായി മാറും എന്നത് അദ്ഭുതമായി തോന്നാം. രോഗസംബന്ധിയായ ചിരി (pathological laughter) യ്ക്ക് പ്രത്യേകമായ ഉത്തേജനമോ നിയുക്തകാരണമോ ഇല്ല എന്നതാണ് പ്രത്യേകത. വികാരപരമായ മൂലകാരണങ്ങൾ പ്രത്യേകിച്ചും സന്തോഷമുളവാക്കുന്നവയുമായി ബന്ധപ്പെട്ടല്ല ഈ ചിരി പൊട്ടിപ്പുറപ്പെടുന്നത്. ചിലപ്പോൾ വിപരീതഭാവാനുസാരിയായി, സങ്കടമുളവാക്കുന്ന കാര്യങ്ങൾ പോലും ചിരി എന്ന പ്രത്യക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും എന്നതും ഇത്തരം ആതുരരുടെ ലക്ഷണമാണ്. ചില സന്ദർഭങ്ങളിൽ കരച്ചിലിലേക്കും വഴുതിനീങ്ങാറുണ്ട് ഇവർ. അതിസന്തോഷം പുറത്തെടുക്കുന്ന വികാരപരത കരച്ചിലിന്റെ ചേഷ്ടകളിൽ കൂടിയാകാം എന്ന വസ്തുത ചിരിയും കരച്ചിലും തലച്ചോറിലെ തൊട്ടുതൊട്ട കേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നുള്ളതിനു തെളിവാണ്. ജെലാസ്റ്റിക് എപിലെപ്സി (Gelastic epilepsy) എന്നറിയപ്പെടുന്ന ചുഴലിയുടെ പ്രധാന ലക്ഷണം പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന ചിരിയാണ്. പക്ഷേ അസ്വാഭികവും യാന്ത്രികവും ആണ് ഈ ചിരി. ചിലർ ഇതോടൊപ്പം (അകാരണമായി) സന്തോഷവും അനുഭവിയ്ക്കാറുണ്ടത്രേ. തലച്ചോറിന്റെ ടെമ്പോറൽ ഇടത്തിൽ നിന്നും പുറപ്പെടുന്ന ചുഴലി ആഹ്ലാദത്തോടു കൂടിയതും ഹൈപോതലാമസിൽ നിന്നും പുറപ്പെടുന്ന ചുഴലി വെറും ചിരിയുമാണെന്നാണു ആധുനിക അഭിമതം. മറ്റു ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട ചുഴലി പുഞ്ചിരി മാത്രം ഉളവാക്കാൻ പര്യാപ്തമാകുന്നതേ ഉള്ളുവത്രേ. സൂക്ഷ്മവും അതിസാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതുമായ സ്കാനിങ് വിദ്യകൾ (Single photon emission computed tomography) ഉപയോഗിച്ചാണ് കൃത്യമായി ഈ ഉറവിടങ്ങൾ നിശ്ചയപ്പെടുത്തുന്നത്. ഹൈപോതലാമസിന്റെ ഭാഗങ്ങളിൽ വരുന്ന അർബുദവും ചിലപ്പോൾ “ചിരി അറ്റാക്കി“നു കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. മറ്റു ചില മസ്തിഷ്കക്ഷതി മൂലം വരുന്ന ചിരി ഉറക്കെയുള്ളതും ‘ഹൃദ്യതരവും’ ആയിത്തോന്നാം. ഇക്കിളിച്ചിരിയും ഇടയ്ക്കു വന്നു കൂടും; എന്നാൽ തുടർന്ന് മസ്തിഷ്ക്കാഘാതത്തിന്റെ ചില ലക്ഷണങ്ങളിലേക്ക് വഴുതിവീഴുകയുമാണ് ഈ രോഗികൾ. നേരത്തെ പറഞ്ഞ, ചിരി നെറ്റ്വർക്കിനെ നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്റർ സ്ഥലത്തിനു സംഭവിയ്ക്കുന്ന കരിവാളിച്ചയാണ് ഇവരിൽ കടിഞ്ഞാണില്ലാത്ത ചിരി ഉളവാക്കുന്നത്. രോഗാത്മകമായ മറ്റു ചിരികളും തലച്ചോറിലെ ന്യൂനതകൾ കൊണ്ട് വന്നു ഭവിക്കാറുണ്ട്. ഹാസ്യപരമായ ഉത്തേജനങളല്ലാതെ വിപരീതഭാവപരിസരങ്ങൾ ഇത്തരക്കാരിൽ നിറുത്താൻ പറ്റാത്ത ചിരി ഉണർത്തും. അസംബന്ധച്ചിരികൾ. യുദ്ധത്തിന്റെ വാർത്ത വായിച്ച് മന്ദഹാ‍സം തൂകും ഇക്കൂട്ടർ. അത് വലിയ പൊട്ടിച്ചിരിയിലേക്കു നയിക്കും താമസിയാതെ. ചിലർക്ക് സദാ പുഞ്ചിരി തൂകുന്ന പ്രസന്നഭാവം ആയിരിക്കും, ഉള്ളാലെ ആഹ്ലാദത്തിനു വകുപ്പില്ലാതെ തന്നെ. യാ‍തൊരു കാരണവുമില്ലാതെ സ്വന്തം മന്ദഹാ‍സം ചന്ദ്രികയാക്കി എന്നും പൌർണ്ണമി വിടർത്തുകയാണ് ഇക്കൂട്ടർ. ന്യൂറോണുകൾ തമ്മിലുള പ്രസരണത്തിലെ ചില ഘടകവസ്തുക്കളുടെ അസന്തുലിതാവസ്തയാകാം ഇതിനു കാരണം. പക്ഷേ രോഗാതുര ചിരി (pathological laughter)യ്ക്ക് തലച്ചോറിലെ വിവിധ സർക്യൂടുകളിലെ അപാകതകൾ തന്നെ കാരണം. ചിരിയ്ക്കാൻ കഴിയാത്തവർ -മോബിയസ് സിൻഡ്രോം ഉള്ളിൽ ചിരിയുണ്ടെങ്കിലും മുഖത്ത് വരുത്താൻ പറ്റാത്ത ഭാഗ്യം കെട്ടവരുണ്ട്. ചുണ്ടുകൾ വലിയുകയില്ല, കണ്ണു ചെറുതാകുകയില്ല, ചിരിയുടെ ഒരു ഭാവവും വിടരാതെ സങ്കടം ദ്യോതിപ്പിയ്ക്കുന മുഖചേഷ്ടകളാണ് ഇവർക്ക്. അപൂർവ്വമാണ് ഈ ‘അചിരിയൻ’ മാരുടെ പ്രത്യക്ഷം എങ്കിലും ചിരിയുടെ ഗൂഢ രഹസ്യ ശാസ്ത്രകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ ഈ ചിരി രഹിത ലോകവാസികൾ സഹായിയ്ക്കുന്നുണ്ട്. ‘മോബിയസ് സിൻഡ്രോം’ (Mobius syndrome) എന്നറിയപ്പെടുന്ന ഈ അസുഖം ചിരിയുടെ ജനിതകഊടുവഴികളിൽ വെളിച്ചം വീശാൻ ഉപകരിയ്ക്കുകയാണ് ഇന്ന്. 50,000 ഇൽ ഒരാൾക്കു വീതം മോബിയസ് സിൻഡ്രോം ഉണ്ടെന്നാണു കണക്ക്. ജെർമ്മൻ ന്യൂറോളജിസ്റ്റായ പോൾ ജൂലിയസ് മോബിയസ് 1888 ഇൽ പ്രസിദ്ധീകരിച്ചതാണ് ഈ സിൻഡ്രോമിന്റെ വിശദാംശങ്ങൾ. പല വൈകല്യങ്ങൾ ഈ സിൻഡ്രോം ബാധിച്ചവർക്ക് വന്നു ഭവിയ്ക്കും, ദുർബ്ബലമായ മുഖപേശികളും കണ്ണുകളുടെ നീക്കങ്ങൾക്കുള്ള ക്ഷീണവുമാണ് ചിരിയെ ബാധിയ്ക്കുന്നത്. മറ്റു പലേ വൈകല്യങ്ങളടങ്ങിയ ഒരു വലിയ സ്പെക്ട്രത്തിന്റെ ചെറിയ ഭാഗം മാത്രമാണിത്. പിറവിയോടു തന്നെ വന്നു ഭവിയ്ക്കുന്ന സിൻഡ്രോം ആണിത്. പ്രധാന ലക്ഷണങ്ങൾ ചുണ്ടും കണ്ണും അനങ്ങാത്ത പ്രകൃതം തന്നെ. നേരത്തെ സൂചിപ്പിച്ച രണ്ടു കപാലഞരമ്പുകൾ (cranial nerves) ഉടെ ദുർബ്ബലപ്രവർത്തനമാണ് മുഖപേശികളെ പ്രവർത്തനരഹിതമാക്കുന്നത്. തലച്ചോറിൽ നിന്നുള്ള നിർദ്ദേശങ്ങൾ മുഖത്തെത്താതെ അലസിപ്പോവുകയാലാണ് ഈ നിർഭാഗ്യർ ചിരിരഹിതരായിപ്പോകുന്നത്. ആധുനിക ഛായാനിർമ്മിതി വിദ്യകൾ (magnetic resonance imaging) കൊണ്ടും എലെക്റ്റ്ട്രൊ ഫിസിയോളജി പരീക്ഷണങ്ങൾ കൊണ്ടും മോബിയസ് സിൻഡ്രോമിന്റെ വൈകല്യവിശദാംശകൾ വെളിവാകുകയാണ് ഇപ്പോൾ. ചിലരിൽ കപാലഞരമ്പുകൾ ക്ഷതം പറ്റിയതോ പൂർണ്ണമായും ഇല്ലാതെയോ ആയിട്ടുണ്ട്. ചിലരിൽ മേൽ‌പ്പറഞ്ഞ രണ്ടു ഞരമ്പുകൾ നിർഗ്ഗമിയ്ക്കുന്ന മസ്തിഷ്ക കാണ്ഡം (brainstem) അസാധാരണവുമാണ്. ഭ്രൂണവളർച്ചാസമയത്ത് ജനിതകമായ സൂചനകൾ ലഭിയ്ക്കാതെ പോയതിന്റെ അടയാളങ്ങൾ. ഭ്രൂണവളർച്ചയെ, പ്രത്യേകിച്ചും തലച്ചോറിന്റെ വിധിയാംവണ്ണമുള്ള രൂപപരിണതിയെ പ്രതികൂലമായി ബാധിയ്ക്കുന്ന കാര്യങ്ങൾ ചിരിയില്ലാക്കുഞ്ഞങ്ങളുടെ പിറവിയ്ക്ക് കാരണമാകുന്നുണ്ട്. ഗർഭം അലസിപ്പിയ്ക്കാനുള്ള മരുന്നായ മിസോപ്രോസ്റ്റോൾ (Misoprostol) കഴിച്ചവരുടെ കുഞ്ഞുങ്ങൾക്കാണ് ഈ ദുർഗ്ഗതി. മൂന്നാം ലോകരാജ്യങ്ങളിലാണ് ഈ മരുന്ന് കൂടുതൽ ഉപയോഗിക്കപ്പെടാറ്. മിസോപ്രോസ്റ്റോൾ ഗർഭാലസത്തിനു ഇരുപതു ശതമാനം മാത്രമേ പ്രവർത്തനക്ഷമമാകാറുള്ളു. ബാക്കി എൺപതുശതമാനം ഭ്രൂണങ്ങളും പൂർണ്ണവളർച്ചയിലെത്തും. ഇങ്ങനെ പ്രസവിക്കപ്പെടുന്ന പലേ കുഞ്ഞുങ്ങളും മോബിയസ് സിൻഡ്രോവുമായാണ് ലോകം കാണുന്നത്. ഗർഭാശയസങ്കോചങ്ങൽ ഭ്രൂണത്തിലെ രക്തചംക്രമണത്തിനു സൃഷ്ടിയ്ക്കുന്ന തടസ്സം തലച്ചോറിന്റെ വളർച്ചയെ ബാധിയ്ക്കുന്നു, പ്രത്യേകിച്ചും ചിരി നിയന്ത്രിയ്ക്കുന്ന നെറ്റ് വർക്കിലെ സർക്യൂടുകളെ. കൊക്കെയിനും എർഗോറ്റമൈനും ഇതേപോലെ മസ്തിഷ്കവളർച്ചയെ ബാധിച്ച് മോബിയസ് സിൻഡ്രൊമിനു കാരണമാകാറുണ്ട്. ചിരിയുടെ ജീനുകൾ മോബിയസ് സിൻഡ്രോമിനെപ്പറ്റി നടത്തുന്ന ആധുനിക പഠനങ്ങൾ ചിരിയുടെ ജീനുകൾ തിരിച്ചറിയാൻ സഹായകമാകുന്നുണ്ട്. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളീലേക്ക് രക്തം എത്തപ്പെടാതെ പോകുന്നത്-പരിസ്ഥിതി, യാന്ത്രിക-ജനിതക കാരണങ്ങളാൽ-ഈ വൈകല്യത്തിന്റെ കാരണമായി നേരത്തെ അറിയപ്പെട്ടതാണ്. പുതിയ പരീക്ഷണങ്ങൾ വെളിവാക്കുന്നത് പാരമ്പര്യമായി ഈ സിൻഡ്രോം തായ്‌വഴികളിൽ കണ്ടു വരുന്നുണ്ടെന്നും ജനിതകമായി ന്യൂറോൺ വലക്കണ്ണികളുടെ വിന്യാസങ്ങളെ വളർച്ചാസമയത്ത് ബാധിയ്ക്കുന്നുണ്ടെന്നുമാണ്. പാരമ്പര്യമായി മോബിയസ് സിൻഡ്രോം പല കുടുംബങ്ങളിലും വന്നുചേരുന്നുണ്ടെന്നുള്ളത് പണ്ടേ അറിയപ്പെട്ട വസ്തുതയാണ്. നല്ല്ല ചിരി വേണമെങ്കിൽ സുന്ദര ചിരിയൻ മാരുടെ/ചിരിയത്തിമാരുടെ കുടുംബത്തിൽ പിറക്കണമെന്നർത്ഥം. ഭ്രൂണവളർച്ചാസമയത്ത് ജീനുകളുടെ വിലക്ഷണസൂചനകൾ തലച്ചോറിന്റെ ചിലഭാഗങ്ങളെ വികൃതമാക്കുന്നുവെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാർ. മോബിയസ് സിൻഡ്രോമിനു കാരണമാകുന്ന ജീനുകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ആണു നടന്നുവരുന്നത്. ഒരു നിശ്ചിത ജീൻ നിർവ്വചിക്കപ്പെട്ടിട്ടില്ല എങ്കിലും ഏതു ക്രോമൊസോമിന്റെ വൈക്കോൽക്കൂനയിലാണ് ഈ സൂചി തേടേണ്ടതെന്ന ഏകദേശധാരണ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടു ഡച്ച് കുടുംബങ്ങളുടെ ജനിതക പഠനങ്ങൾ കൈചൂണ്ടിയത് ക്രോമൊസോം 3, 10 എന്നിവയിലേക്കാണ്. മറ്റൊരു കുടുംബത്തിൽ ആൺകുട്ടികൾക്കു മാത്രം, അതും അമ്മവഴി ബന്ധമുള്ളവരിൽ ഈ സിൻഡ്രോം കണ്ടുവന്നതിനാൽ ലിംഗനിർണ്ണയ ക്രോമസോം ആയ X ക്രോമൊസോമിൽ മോബിയസ് ജീനുകൾ കോർത്തിട്ടുണ്ടെന്നും നിഗമനങ്ങൾ ഉണ്ട്. ക്രോമൊസോം 13 ലും ചിരിയെ നിയന്ത്രിയ്ക്കുന്ന ജീനുകൾ ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് തൽക്കാലവിശ്വാസം. ഈ ക്രോമൊസോമിലുള്ള പലേ ജീനുകളും 19 മോബിയസ് രോഗികളിൽ പരിശോധിയ്ക്കപ്പെട്ടു, പ്രത്യേകിച്ചും എലികളിൽ നേരത്തെ നടത്തിയ പരീക്ഷണഫലങ്ങളുടെ പിൻ ബലത്തോടെ. BASP 1 എന്ന ജീനിൽ വൈകല്യങ്ങൾ കാണുമെന്നായിരുന്നു പ്രത്യാശ. പക്ഷെ ഈ രോഗികളിൽ ഒന്നിലും ഈ ജീനിൽ മ്യൂടേഷൻ ഒന്നും ഇല്ലെന്നുള്ള നിരീക്ഷണം BASP 1 ജീനിനു ഈ സിൻഡ്രോമിന്റെ കാരണഹേതുവാകുന്നതിൽ പങ്കൊന്നുമില്ലെന്നു തെളിഞ്ഞു. അമേരിക്കൻ റെഡ് ഇൻഡ്യക്കാരിൽ കണ്ടു വരുന്ന സമാനമായ മറ്റൊരു സിൻഡ്രോമിൽ (ABD Syndrome) കണ്ണിനു ചുറ്റുമുള്ള പേശികളിലും മുഖപേശികളിലും വൈകല്യം കാണാറുണ്ട്. ഇതേ ലക്ഷണങ്ങൾ കാണുന്ന എലികളിൽ Hoxa 1 എന്ന ജീൻ ഇല്ല തന്നെ. ഈ ജീൻ ഭ്രൂണ വളർച്ചയുടെ നിർദ്ദേശരൂപങ്ങൾ ചമയ്ക്കുന്നതാണു താനും. ABD സിൻഡ്രോം ബാ‍ാധിച്ചവർക്കും ഈ ജീനിന്റെ മനുഷ്യപ്പകർപ്പായ HOXA 1 ഇൽ ചില അപാകതകൾ കാണപ്പെടുന്നുണ്ട്. HOXA 1 ജീനിലെ മ്യൂടേഷൻ മോബിയസ് സിൻഡ്രോമിനു കാരണമാകുന്നുണ്ടോ എന്ന് ചോദ്യമാണ് ഇന്നത്തെ പരീക്ഷണശാലയിൽ മുഴങ്ങിക്കേൾക്കുന്നത്. ചിരി സ്വരൂപപ്പെട്ടുവരാനുള്ള നേർവഴി കാട്ടുന്ന ജീനുകൾ കണ്ടു പിടിയ്ക്കപ്പെടുന്ന കാലം അതിവിദൂരമല്ല. മറ്റൊരു സുപ്രധാനനിരീക്ഷണം മോബിയസ് സിൻഡ്രോം രോഗികളിൽ മൂന്നിലൊന്നു വിഭാഗത്തിനു മറ്റൊരു ജനിതകവൈകല്യം ആയ ഓടിസം (Autism) കാണപ്പെടുന്നു എന്നതാണ്. ഓടിസവും ഞരമ്പുവളർച്ചയിലുള്ള പാകപ്പിഴയാൽ വന്നു ഭവിയ്ക്കുന്നതാണ്. ഒരു സാദ്ധ്യത മോബിയസ് സിൻഡ്രൊമിലെ മസ്തികകാണ്ഡത്തിലെ കുഴമറിഞ്ഞ വയറിങ് ഘടനകൾ ഓടിസത്തിനുള്ള മുൻ വിധികൾ സമ്മാനിയ്ക്കുന്നു എന്നതാണ്. അനുമാനപരമായ ഒരു പ്രമാണം സൂചിപ്പിയ്ക്കുന്നത് മോബിയസ് സിൻഡ്രോമുള്ള കുഞ്ഞുങ്ങളുടെ കുറഞ്ഞതോതിലുള്ള മുഖചേഷ്ടകൾ അവരുടെ സാമൂഹിക ഇടപെടലുകളിൽ പ്രതിസന്ധി സൃഷ്ടിയ്ക്കുകയും അതുവഴി തലച്ചോറിലെ വിസ്തൃത്മാകേണ്ട സമൂഹപരിപഥവലയങ്ങൾ (social circuitaries) വികസിയ്ക്കാതെ പോകുകയും അതുവഴി ഓടിസത്തിന്റെ ലക്ഷണമായ സമൂഹപാരസ്പര്യഹാനിയ്ക്കും കാരണമാകുന്നു എന്നാണ്. ചിരിയ്ക്കാത്ത മുഖം സമൂഹത്തിൽ നിശിതമായി ഒതുക്കപ്പെടുന്ന വ്യക്തിയെ ആണ് സൃഷ്ടിച്ചെടുക്കുന്നത്. ചിരിയ്ക്കാത്ത കുഞ്ഞിന് അതുകാരണത്താൽ തന്നെ മാതാപിതാക്കളുമായി ഉചിതബന്ധം നിഷേധിയ്ക്കപ്പെട്ടേക്കാം.നിർവ്വികാരമായ മുഖം ബുദ്ധിക്കുറവിനേയോ മാനസികപ്രശ്നത്തേയൊ ദ്യോതിപ്പിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടാം. കളിയാക്കലുകൾ, ആളെ ചെറുതാക്കൽ ഇവയൊന്നും പോരാഞ്ഞ് കൂട്ടത്തിൽ കൂട്ടാത്ത കുട്ടിയായി അവഗണിപ്പെട്ടേയ്യ്ക്കാം. ആത്മാഭിമാനത്തിന്റേയും സ്വത്വബോധത്തിന്റേയും സമസ്യകളിലേക്ക് നയിക്കുന്ന മാനസികവ്യഥകളാണ് ഇതിന്റെ പരിണിതി. മനോഹരമായ പുഞ്ചിരി നിങ്ങൾക്കുണ്ടെങ്കിൽ ഒന്നാന്തരം ചിരിക്കുടുംബത്തിൽ പിറവി എടുത്തെന്ന സാഫല്യത്തിനു നന്ദി പറയുക. ‘നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും‘ എന്ന് വിസ്മയപ്പെടുമ്പോൾ ക്രോമൊസോം 3, 10, 13 ഇവിടങ്ങളിലെങ്ങോ ഉള്ള ഒന്നോ രണ്ടോ ജീനുകളുടെ പ്രവർത്തനം തകരാറിലായി എന്ന ആശങ്കയ്ക്കും വഴിയുണ്ട്.. References: 1.Miller, G. The mystery of the missing smile. Nature 316: 826-827, 2007 2.Wild, B., Rodden, F. A., Grodd, W., Ruch, W. Neural correlates of laughter and humour. Brain,126: 2121-2138, 2003 3.Parvizi, J., Anderson, S. W., Martin, C. O., Damsio, H., Damsio, A. R. Pathological laughter and crying. A link to cerebellum. Brain, 124: 1708-1719, 2001 4. Broussard, B. A., Borazjani, J. G. The faces of Moebius Syndrome: Recognition and anticipatory guidance. The American Journal of maternal/child nursing. 33: 272-278, 2008 5. Uzumcu, A., Candan, S., Toksoy, G., Uyguner, Z. O., Karaman, B., Eris, H., That, B., Kayserili, H., Yuksel, A., Geckinli B., Yuksel-Apak, M., Basran, S. Mutational screening of BASP1 and transcribed processed pseudogene TP g-BASP 1 in patients with Mobius syndrome. J. Genetics and Genomics 36: 251-256, 2009 6. Dimova, P. S., Bijinova, V. S., Milanov, I. G. Transient mutism and pathologic laughter in the course of cerebellitis. Pediiatric Neurology 41: 49-52, 2009 7. Oner, Y., Batur, H., Nazleil B., Cengiz, B., Tali T. Pathological laughing as a manifestation in a clinically isolated brainstem syndrome: a case report. Neuroimaging 19: 291-294, 2009 8. Nakatani J., Tamada, K., Hatanaka, F., Ise, S., Ohta, H., Inoue, K., Tomonaga, S., Watanabe, Y., Chung j. Y., Banerjee, R., Iwamoto, K., Kato, T., Okazawa,M., Yamauchi, K., Tanda, K., Takao, K., Miyakawa, T., Bradley, A., Takumi, T. Abnormal behavior in a chromosome-engineered mouse model for human 15q11-13 duplication seen in autism. Cell 137: 1235-1246, 2009
കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല് ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്ന. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്. Also Read: ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു വെട്ടേറ്റ സലാഹുദ്ദീനെ … By Sambhu MS Wed, 9 Sep 2020 കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്ന. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്. Also Read: ബിനീഷ് കോടിയേരിയെ കൊച്ചി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, നാട്ടുകാര്‍, പൊലീസുകാര്‍ എന്നിവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. കൂടെ സലാഹുദ്ദീന്റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ പോകാന്‍ നിർദ്ദേശം നൽകും. Also Read: വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന ചരിഞ്ഞു പോസ്റ്റ്മോര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി, സര്‍ക്കാര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്മാര്‍ട്ട് ഐ ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ ഐ. എ. എസ് ഉദ്ഘാടനം ചെയ്യുന്നു .ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീമതി മല്ലിക കെ എസ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ സുധീഷ് കുമാര്‍ എസ് മോട്ടിവേഷണല്‍ സ്പീക്കറും, എഴുത്തുകാരനുമായ ജോബിന്‍ എസ് കൊട്ടാരം, ശ്രീമതി ഷിമിമോള്‍ പി, ശ്രീ ജിഷ്ണു, സേതു പാര്‍വതി എന്നിവര്‍ സമീപം Sathyadeepam Published on : 25 Oct, 2022, 2:08 pm കോട്ടയം :ലഹരിക്കെതിരെ സമൂഹം ഒന്നായി ഒരുമിക്കണമെന്നും, കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ ഐ. എ. എസ് അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി യുടെ ഭാഗമായി, സര്‍ക്കാര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്മാര്‍ട്ട് ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.മോട്ടിവേഷണല്‍ സ്പീക്കറും,സൈക്കോളജി സ്റ്റും,എഴുത്തുകാരനുമായ ശ്രീ ജോബിന്‍ എസ് കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും, തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥി കളെ സഹായിക്കുകയും ചെയ്താല്‍ ലഹരി എന്ന വിപത്തിനെ അതി ജീവിക്കുവാനും,ജീവിത ലക്ഷ്യങ്ങള്‍ നേടിയെടിക്കുവാനും അവര്‍ക്ക് സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജോബിന്‍ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീമതി മല്ലിക കെ എസ് സ്വാഗതമാശംസിച്ച യോഗത്തില്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ശ്രീ സുധീഷ് കുമാര്‍ എസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ശിശു വികസന ഓഫീസറും, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഇന്‍ചാര്‍ജ് ഉം ആയ ശ്രീമതി ഷിമിമോള്‍ പി, ശ്രീ ജിഷ്ണു എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു ലഹരിക്കെതിരായ പ്രതിജ്ഞ ബഹു. ജില്ലാ കളക്ടര്‍ ഡോ പി.കെ. ജയശ്രീ ഐ.എ.എസ് ചൊല്ലി കൊടുക്കുകയും കുട്ടികള്‍ അതേറ്റു ചൊല്ലുകയും ചെയ്തു. ഓ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ശ്രീമതി സേതു പാര്‍വതി കൃതജ്ഞതയര്‍പ്പിച്ചു.
മനുഷ്യനല്ലാത്ത മനുഷ്യത്വമില്ലാത്ത ഇത്തരം ആളുകൾ നമുക്ക് ഇടയിൽ ഇപ്പോഴും ഉണ്ടാകും, ഒരു നേരത്തെ ആഹാരം മറ്റുള്ളവർക്കും, ഒരു തുള്ളി കുടിവെള്ളം സഹ ജീവികൾക്കും കൊടുക്കാൻ മനസ്സ് കാണിക്കാത്ത മനുഷ്യന്മാർ. അത്തരം മനുഷ്യന്മാരെയും അവർക്ക് ശേഷം ഉണ്ടാകുന്ന കാര്യങ്ങളുമാണ് ഷോർട്ട് ഫിലിമിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു നല്ല ഷോർട്ട് ഫിലിം തന്നെയാണ് എന്ന കാര്യത്തിൽ സംശയം ഇല്ല. അല്ലെങ്കിൽ നല്ല ആശയം നമുക്ക് തരുന്ന, ഈ സാഹചര്യത്തോടും വരും കാലഘട്ടത്തിൽ പോലും നിലനിൽക്കുന്ന കഥയും കഥാ സന്ദർഭവും തന്നെയാണ് ഷോർട്ട് ഫിലിം പറയുന്നത്. സംവിധാനവും, background ഉം ഷോട്ടുകളും കൊള്ളാമായിരുന്നു. ഒപ്പം നമ്മളെയും കൂടി സഹതാപത്തിലാക്കുന്ന കാക്കകളുടെ അഭിനയവും, വെറുപ്പ് ഉണ്ടാക്കും തരും പ്രകടനം കാഴ്ച്ച വെച്ച ഒറ്റ കഥാപാത്രവും നന്നായിരുന്നു. NB: ഷോർട്ട് ഫിലിം കണ്ട് കഴിഞ്ഞപ്പോൾ കാക്കയുടെ പകരം ഞാൻ ചുമ്മാ നായയെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. കാരണം ഈ സാഹചര്യത്തിൽ നായയാണല്ലോ താരം. ഇങ്ങനെ നമ്മളെ ബുദ്ധിമുട്ടിക്കുന്ന നായ്ക്കളെ ആരൊക്കെ എവിടെയൊക്കെ ഇതുപോലെ വിഷം വെച്ചും, കെണി വെച്ചും ഇപ്പോൾ കൊന്ന് തള്ളിയിട്ടുണ്ടാകും. ഇനിയും എത്ര തള്ളാനുണ്ടാകും. 2:ചുറ്റ് ചില ശബ്ദങ്ങളും ചില കാര്യങ്ങളും അങ്ങനെ തന്നെയാണ് നമ്മെ വിട്ട് പോയാലും അതില്ലാതെ നമ്മൾക്ക് ഒന്നിനും ഒരു സമാധാനവും ഉണ്ടാകില്ല.അതെ പോലെ തന്നെയാണ് ഈ ഷോർട്ട് ഫിലിമിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാര്യവും അവൾക്ക് ആ ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ കഴിയാതെ വരുകയും, ഫാൻ repair ചെയ്യുന്ന ആൾക്ക് രണ്ടെണ്ണം അടിക്കാതെ രാത്രി തള്ളി നീക്കാനും ആകാത്ത അവസ്ഥ. ആ രണ്ട് അവസ്ഥക്കിടയിൽ ജീവിതം കാണിക്കുന്ന അമ്മ കഥാപാത്രം അങ്ങനെ പ്രകടനങ്ങൾ വെച്ചും. കഥ കൊണ്ടും അവതരണം കൊണ്ടും ഒരു നല്ല ഷോർട്ട് ഫിലിം കണ്ട അനുഭൂതി തന്നെയാണ്.15 മിനുറ്റ് മടുപ്പില്ലാതെ കൊണ്ട് പോയി അവസാനിപ്പിച്ചു. അവസാനിക്കുമ്പോഴും ആ കഥാപാത്രങ്ങളും ആ ശബ്ദങ്ങളും നമ്മുടെ കണ്ണുകളിലും ചെവിയിലും കേട്ടുകൊണ്ടും ഓർത്തുകൊണ്ടും ഇരിക്കും. 3:ആദ്യം ജോലി പിന്നെ കല്യാണം ഈ Web Series നെ പറ്റി ആദ്യ രണ്ട് episodes ഇറങ്ങിയപ്പോൾ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ മൂന്നാമത്തെ episode വന്ന് കണ്ടപ്പോൾ പറയാതെ പോകരുത് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒന്ന്.ആദ്യ രണ്ട് പാർട്ടുകൾ കത്തി കയറിയത് കൊണ്ടാണോ എന്നറിയില്ല അടുത്ത പാർട്ടിനു വേണ്ടി എല്ലാവരും തന്നെ കാത്തിരിക്കുകയും എന്നാൽ തങ്ങളുടെ work ഗംഭീരമാക്കി ഇറക്കണം എന്ന ബാധ്യത അവരുടെ തലയിൽ വന്നത് കൊണ്ടാണോ എന്നറിയില്ല ഈ പാർട്ട് ഒരു പിടി താഴെക്കാണ് പോയത് എന്നാണ് എനിക്ക് തോന്നിയത്. കഥയുടെ പോക്കും, ഒഴിക്കിനും, മ്യൂസിക് കൈകാര്യം ചെയ്തതും, ഡയലോഗും എല്ലാം ആദ്യ രണ്ട് പാർട്ടുകളെ അപേക്ഷിച്ചു നന്നായി തോന്നിയില്ല.കഥക്ക്‌ തുടർച്ച ഉണ്ടെങ്കിലും എടുത്ത് പറയത്തക്ക സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല, പ്രകടനങ്ങളിൽ മാറ്റമൊന്നും ഇല്ലാതെ എല്ലാവരും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇനി ഇറങ്ങാൻ പോകുന്ന പാർട്ടുകളിൽ ഒന്ന് ശ്രെദ്ധിച്ചു അധികം ഭാരമൊന്നും ഇല്ലാതെ cool ആയി ആദ്യ രണ്ട് പാർട്ടുകൾ ഇറക്കിയ അതെ ലാഘവത്തോടെ എന്നാൽ കഥയിലും കാഴ്ച്ചയിലും demand കുറക്കാതെ ഇറക്കിയാൽ കാണുന്ന പ്രേഷകരുടെ എണ്ണം കൂടുകയും എല്ലാവർക്കും പ്രിയപ്പെട്ടത് ആകുകയും ചെയ്യും എന്ന് പറയട്ടെ. NB: ഒരുപാട് സുഹൃത്തുക്കൾ ഷോർട്ട് ഫിലിം ലിങ്ക് അയച്ചു തരുന്നുണ്ട് സന്തോഷം മാത്രം എല്ലാതും തന്നെ കാണുന്നുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടവ അല്ലെങ്കിൽ മറ്റുള്ളവർക്ക് suggest ചെയ്യണം എന്ന് തോന്നിയത് മാത്രമേ റിവ്യൂ ചെയ്യുന്നുള്ളൂ. അതുകൊണ്ട് റിവ്യൂ വരാത്തതിൽ ആരും വിഷമിക്കേണ്ടതില്ല തുടർന്നുള്ള വർക്കുകൾ അയക്കുക. PrevPrevious Articleഎന്നാൽ കാട്ടിൽ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു, അവരുടെ പ്ലാനിനും ചിന്തഗതിക്കും അതീതമായ ഒന്ന് Nextപ്രേക്ഷകനെ രസിപ്പിക്കുന്ന ‘പീസ് ‘Next Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. LATEST ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍ ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ് കൃപാസനത്തിലൂടെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചെന്ന് മലയാളം സീരിയൽ-സിനിമാ താരം അശ്വതി സിനിമാ-സീരിയൽ താരം അശ്വതി ഇപ്പോൾ കൃപാസനം പത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിലെ “അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ് അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍, “ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്
ഫോട്ടോഗ്രാഫി താല്പര്യം തുടങ്ങിയ സമയം മുതൽ ആക്ഷൻ കാമറ എന്ന . വിഭാഗത്തെ സൂഷ്‌മം ആയി നിരീക്ഷിക്കാറുണ്ട് , വര്ഷങ്ങള്ക്കു മുൻപ് വിദേശ സഞ്ചാരികളുടെ കൈയിൽ മാത്രം കണ്ടിരുന്ന ഒന്നായിരുന്നു ആക്ഷൻ കാമറ എന്ന വിഭാഗം. ഗോ പ്രൊ എന്ന company തന്നെ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ വിപണിയിലെ ആദ്യ ചോയ്സ് . എന്നാൽ എല്ലവരുടെയും ബജറ്റ് ഇന് യോജിക്കുന്ന വില അല്ല ഗോ പ്രൊ യുടെ ആക്ഷൻ ക്യാമറയ്ക്കു ഉള്ളത് . അത് കൊണ്ട് തന്നെ ഇതിന്റെ വില കുറഞ്ഞ അനുകരണങ്ങൾ പലതും വന്നിരുന്നു . എന്നാൽ കുറഞ്ഞ വിലയും ഗുണ നിലവാരവും ഒരുമിച്ചു ചേരുന്ന ഒന്നായി തൊന്നിയതു SJ 4000 എന്ന കാമറ ആണ് , അതിന്റെ ഒരു ചെറിയ റിവ്യൂ ആണ് ഈ പോസ്റ്റ് വഴി നടത്തുന്നത് . തൊഴില്‍ കൊണ്ട് ഒരു ഫുള്‍ ടൈം ബ്ലോഗ്ഗര്‍ , യാത്രികന്‍ എന്നിവ ഒന്നും അല്ലാത്ത എനിക്ക് ഒരു വലിയ നിക്ഷേപം നടത്താന്‍ പറ്റിയ ഒരു ഉപകരണം അല്ലായിരുന്നു ആക്ഷൻ കാമറ . ഫുള്‍ HD , 4K എന്നീ വെത്യാസങ്ങള്‍ തിരിച്ചറിയാന്‍ മാത്രം കണ്ണുകള്‍ക്ക്‌ പരിശീലനവും കിട്ടിയിട്ടില്ല , അത് കൊണ്ട് നിലവില്‍ ഈ ഉപകരണം തരുന്ന നിലവാരത്തില്‍ ഓക്കെ ആണ് . ആമസോണ്‍ ഇന്ത്യ യില്‍ നിന്നും ആണ് വാങ്ങിയത് . മൂന്നാം ദിവസം വീട്ടില്‍ എത്തി . purchase ലിങ്ക് താഴെ ഉപകരണം അതിന്റെ പാക്കേജ് ഇല്‍ : എനിക്ക് ഇഷ്ടപെട്ട കാര്യങ്ങളില്‍ ഒന്ന് ഈ ക്യാമറക്ക് വേണ്ട മിക്ക mount device കളും ഇതിന്റെ ഭാഗം ആയി വരുന്നുണ്ട് എന്നത് ആണ് . സൈക്കിള്‍ mount ഹെല്‍മെറ്റ്‌ mount , വാട്ടര്‍ പ്രൂഫ്‌ കവര്‍ അടക്കം എല്ലാം ഇതിന്റെ ഭാഗം ആണ് , ഒരു കാര്‍ ഡാഷ് കാം mount ആണ് മിസ്സ്‌ ചെയ്ത ഒന്ന് . ചിത്രം താഴെ കൊടുക്കുന്നു കവറില്‍ നിന്നും പുറത്ത് എടുത്താല്‍ ക്യാമറ വളരെ ചെറുതും ഭാരം കുറഞ്ഞതും ആണ് . എങ്കിലും താഴെ വീഴാന്‍ സാധ്യത ഉള്ളത് കൊണ്ട് ഏതെങ്കിലും ഒരു കവര്‍ ഉപയോഗിക്കനത് ആണ് നല്ലത് , വാട്ടര്‍ പ്രൂഫ്‌ കവര്‍ നല്ലത് ആണെങ്കിലും ശബ്ദ ലേഖനത്തിന് തടസം ആണ് . വൈ ഫൈ ഉള്ളത് കൊണ്ട് ഫയല്‍ ട്രാന്‍സ്ഫര്‍ , റിമോട്ട് കണ്ട്രോള്‍ അടക്കം ഉള്ള കാര്യങ്ങള്‍ വൈ ഫൈ വഴി ചെയ്യാന്‍ കഴിയും , മൊബൈല്‍ ആപ് വഴി വീഡിയോ recording അടക്കം ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നത് വളരെ സൗകര്യം ഉള്ള ഫീച്ചര്‍ ആണ് . എല്ലാ action ക്യാമറയും പോലെ wide ആംഗിള്‍ ലെന്‍സ് ആയതു കൊണ്ട് വളരെ tight ആയ സ്ഥലത്ത് നിന്നും ദൃശ്യങ്ങള്‍ പൂര്‍ണമായും പകര്‍ത്താം , സ്റ്റില്‍ ക്യാമറ , വീഡിയോ നിലവാരം വെളിച്ചം ഉള്ള സാഹചര്യങ്ങളില്‍ മികച്ചത് ആണ് , രാത്രി ദൃശ്യങ്ങളില്‍ അത്ര മികവു ഇത് നല്‍കുന്നില്ല , ബാറ്ററി കുറച്ചു സമയം കൂടെ ഉണ്ടെങ്കില്‍ നല്ലത് എന്ന് തോന്നാന്‍ സാധ്യത ഉണ്ട് , പ്രൊഫഷണല്‍ ഉപയോഗത്തിന് ആണ് എങ്കില്‍ ഒരു spare ബാറ്ററി കരുതുന്നത് നല്ലത് . കുറചു സാമ്പിള്‍ സ്റ്റില്‍ , വീഡിയോ രംഗങ്ങള്‍ ഇവിടെ ഇടുന്നു , കൂടുതല്‍ ഉപയോഗത്തിന് ശേഷം ഇതേ പോസ്റ്റില്‍ അഭിപ്രായം അപ്ഡേറ്റ് ചെയ്യാം . നിങ്ങളുടെ കമന്റ്‌ കളും രേഖപെടുത്തുക . Video Shot on Sj4000 Wifi Action Cam at Thushaaram Holiday Home , Kuttikkanam check a video from Pullupara Checkpost Near Kuttikkaanam വാട്ടര്‍ പ്രൂഫ്‌ കവര്‍ കൃത്യം ആയി ജോലി ചെയ്യുന്നുണ്ടോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് , കണ്ടു നോക്കു ഇത് ഒരു അടിസ്ഥാന റിവ്യൂ മാത്രം ആണ് , കൊടുത്ത തുകയ്ക്ക് മൂല്യം ഉള്ള ഉല്പന്നം എന്ന് തോന്നുന്നു . കൂടുതല്‍ അനുഭവങ്ങള്‍ പങ്കു വെയ്ക്കാം താമസിയാതെ തന്നെ . ലൈക്‌ ചെയ്തും ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുമല്ലോ
റിഷഭ് പന്തിന് ഇനിയും ടീമിൽ അവസരം നൽകരുത് എന്നും സഞ്ജുവിന് അവസരം നൽകണം എന്നും മുൻ ഇന്ത്യൻ താരം രതീന്ദർ സിംഗ് സോധി. റിഷഭ് പന്ത് ടീം ഇന്ത്യക്ക് ഒരു ബാധ്യതയായി മാറുകയാണ് എന്നും ഇങ്ങനെ തുടരാതെ സഞ്ജു സാംസണെ പകരം കൊണ്ടുവരണം എന്നും സോധി പറഞ്ഞു. പന്തിന് അവസരം നൽകി ലോകകപ്പിലോ ഐസിസി ടൂർണമെന്റുകളിലോ തോൽക്കാനും പുറത്തുപോകാനും ഇനിയും പറ്റില്ല. നിങ്ങൾ ഒരാൾക്ക് കൊടുക്കേണ്ട അവസരം കൊടുത്തു കഴിഞ്ഞു. നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സോധി പറഞ്ഞു. പന്തിന് ഇനിയും എത്ര അവസരങ്ങൾ ലഭിക്കുമെന്നും എത്ര കാലം ലഭിക്കുമെന്നും പറയാൻ കഴിയില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്രയും കാലം നിങ്ങൾക്ക് ഒരു കളിക്കാരനെ ആശ്രയിക്കാൻ കഴിയില്ല. അവൻ നല്ല പ്രകടനം നടത്തുന്നില്ലെങ്കിൽ നിങ്ങൾ അവനെ പുറത്താക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. Categories Cricket, Featured Tags Rishab Pant, Sanju Samson രാഹുലിനെക്കാള്‍ ടി20 ഫോര്‍മാറ്റിനെക്കുറിച്ച് നെഹ്റയ്ക്ക് അറിയാം – ഹര്‍ഭജന്‍ സിംഗ് പ്രതിഷേധിക്കാതെ ഫുട്ബോളിൽ ശ്രദ്ധ കൊടുത്തിരുന്നു എങ്കിൽ ജർമ്മനിക്ക് സന്തോഷിക്കാമായിരുന്നു എന്ന് ഹസാർഡ്
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
രാമന്‍ ചോദിച്ചു: മാഹത്മന്‍, എങ്ങിനെയാണീ ധാരണകളും അവയുടെ വൈവിദ്ധ്യമാര്‍ന്ന തരംതിരിവുകളും വിവിധ വര്‍ഗ്ഗങ്ങളായി ഇത്ര ഉറപ്പോടെ നമുക്ക് കാണാന്‍ ഇടയായത്? അവ ഇത്ര ദൃഢീകരിച്ചതെങ്ങിനെയാണ്? ദയവായി പറഞ്ഞു തന്നാലും. വസിഷ്ഠന്‍ തുടര്‍ന്നു: ഇതെല്ലാം ആത്മാവ്‌ തന്നെ. എന്നാല്‍ സമുദ്രത്തില്‍ ഉയരുന്ന അലകളെപ്പോലെ വിശ്വം മനസ്സില്‍ ഉയരുകയാണ്. അവിടവിടെയായി ആത്മാവ് ചലനോന്മുഖമായി കാണപ്പെടുന്നു. മറ്റിടങ്ങളില്‍ ആത്മാവ് സുസ്ഥിരമായി അചലമായി നിലകൊള്ളുന്നു. സ്ഥാവരമായി നില്‍‍ക്കുന്നവ – പാറകളും മറ്റും; ചലനമുള്ളവ- മനുഷ്യനും മറ്റും- എന്നിങ്ങനെയാണ് പ്രധാന വര്‍ഗ്ഗങ്ങള്‍ . ഇവകളിലെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ ആത്മാവ് , അവിദ്യ എന്ന ധാരണ വെച്ചുപുലര്‍ത്തി അജ്ഞാനിയായിത്തന്നെ തുടരുന്നു. അനന്തത അജ്ഞാനത്തിന്റെ വസ്ത്രമണിഞ്ഞു വരുന്നതാണ് ജീവന്‍-, ജീവാത്മാവ്. ലോകമെന്ന കാഴ്ചയിലെ ചങ്ങലക്കിട്ട ആനയെപ്പോലെയാണ് ജീവാത്മാവ്. ജീവിക്കുന്നതുകൊണ്ടതിനു ജീവന്‍ എന്ന് പറയുന്നു. അതിന്റെ അഹങ്കാരധാരണകള്‍ കാരണം അതിനെ അഹം എന്നും പറയും. വിവേചനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള കഴിവതിനുള്ളതിനാല്‍ അത് ബുദ്ധിയെന്നറിയുന്നു. ധാരണകളും സങ്കല്‍പ്പങ്ങളും മെനഞ്ഞെടുക്കാനുള്ള കഴിവതിനുള്ളതിനാല്‍ അത് മനസ്സാകുന്നു. പ്രകൃത്യാ ഉള്ളതാകയാല്‍ അതിന് പ്രകൃതിയെന്നും പേര്. സ്ഥിരമായി മാറ്റത്തിന് വിധേയമായതിനാല്‍ അതിന് ശരീരം എന്നും പേരുണ്ട്. അത് ബോധവുമാണ്. കാരണം യഥാര്‍ത്ഥത്തില്‍ അത് ബോധം തന്നെയാണ്. “ജഡത്തിനും അജഡത്തിനും (ചൈതന്യത്തിനും) മദ്ധ്യേ സത്യമായ പൊരുളായി നിലകൊള്ളുന്നതാണ് പരമാത്മാവ്‌. അതാണീ വൈവിദ്ധ്യങ്ങളെ ഉണ്ടാക്കുന്നത്. വിവിധങ്ങളായ പേരുകളില്‍ അറിയപ്പെടുന്നതും അതാണ്‌.” വികലമായ ബുദ്ധിയാല്‍ മനുഷ്യന്‍ ഉണ്ടാക്കിയ വര്‍ഗ്ഗവിഭജനങ്ങളാണവ. തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കി രസിക്കാനും അജ്ഞാനിയെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കാനുമാണിവ. ഈ ജീവനാണ് ലോകമെന്ന പ്രത്യക്ഷരൂപത്തിനു ഹേതു. ഈ ബധിരനും മൂകനുമായ ശരീരത്തിന് എന്ത് കഴിവാണുള്ളത്? ശരീരം നശിച്ചാല്‍ ആത്മാവ് നശിക്കുന്നില്ല. ഇലകള്‍ പൊഴിഞ്ഞെന്നു കരുതി മരം നശിക്കുന്നില്ലല്ലോ. ഭ്രമചിന്തകള്‍ക്കടിമയായവന്‍ മാത്രമേ മറിച്ചു ചിന്തിക്കൂ. അതേസമയം. മനസ്സ് മരിച്ചാല്‍ എല്ലാം തീര്‍ന്നു. അതാണ്‌ അന്തിമമായ മുക്തി. ‘അയ്യോ ഞാന്‍ മരിക്കുന്നു, ഞാന്‍ നശിക്കുന്നു” എന്ന് വിലപിക്കുന്നവന്‍ തെറ്റിദ്ധാരണകളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നവനാണ്. അയാള്‍ ലോകമെന്ന ഈ ഭ്രമദൃശ്യം മറ്റൊരിടത്ത് മറ്റൊരു സമയത്ത് അനുഭവിക്കാന്‍ പോകുന്നു എന്ന് മാത്രം. മാനസീകോപാധികളില്‍ ആമഗ്നമായ ജീവാത്മാവ്, കുരങ്ങന്‍ ഒരു മരക്കൊമ്പുപേക്ഷിച്ചു മറ്റൊന്നിലേയ്ക്ക് ചാടുന്നതുപോലെ ഇപ്പോഴുള്ള ശരീരം ഉപേക്ഷിച്ച്‌ മറ്റൊന്നിനെ തേടി നടക്കുകയാണ്. എന്നാലോ അടുത്ത ക്ഷണം തന്നെ ആ ശരീരവും അയാളുപേക്ഷിക്കുന്നു. പിന്നെ മറ്റൊന്ന്, മറ്റൊരിടത്ത്, വേറൊരു സമയതീരത്ത്, അങ്ങിനെ അവിരാമം ആ പ്രയാണം തുടരുകയാണ്. ശ്രദ്ധ തിരിച്ചുവിടാനായി കുട്ടിയെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക്‌ കൊണ്ട് പോകുന്ന ആയയെപ്പോലെ മാനസീകോപാധികള്‍ (വാസനകള്‍ , അല്ലെങ്കില്‍ ശീലം) ജീവനെ അവിടെയുമിവിടെയും കൊണ്ട് നടക്കുകയാണ്. അങ്ങിനെ മനോപാധികളുടെ കയറാല്‍ ബന്ധിക്കപ്പെട്ട് ജീവാത്മാവ് വൈവിധ്യമാര്‍ന്ന യോനികളില്‍പ്പിറന്നു ജീവിച്ചു മരിച്ച് അന്തമില്ലാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്നു. വസിഷ്ഠമഹര്‍ഷി ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് മറ്റൊരുദിനം കൂടി കടന്നുപോയി. സായാഹ്നസാധനകള്‍ക്കായി എല്ലാവരും പിരിഞ്ഞു.
നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. by അഞ്ജലി രവീന്ദ്രൻ June 10, 2020 October 7, 2022 നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കേക്കാണിത്. അതിന് അധികം ചേരുവകൾ ഒന്നും തന്നെ ആവശ്യമില്ല. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
രണ്ടാഴ്ചകൊണ്ട് 1000 കോടി കടന്ന് ‘കെജിഎഫ് 2’ ബോക്‌സ് ഓഫീസ് കളക്ഷന്‍; ബോളിവുഡ് റെക്കോര്‍ഡുകളെ തകര്‍ത്ത് ഉജ്വല മുന്നേറ്റം റാപ്പ് നെറ്റ്‌വർക്ക് 30 April 2022 2021 മലയാളം ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്: ദുല്‍ഖര്‍ ഒന്നാമന്‍, ആദ്യദിന കളക്ഷനില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ റാപ്പ് നെറ്റ്‌വർക്ക് 15 December 2021 പുലിമുരുകന് ശേഷം വൈശാഖിന്റെ അടുത്ത ‘ബോക്‌സ് ഓഫീസ് മോണ്‍സ്റ്റര്‍’?; വീണ്ടും ദക്ഷിണേന്ത്യന്‍ സ്‌ക്രീനുകള്‍ കീഴടക്കുമോ മോഹന്‍ലാല്‍ ചിത്രം?
ഞങ്ങളുടെ പ്രത്യേകതയാണ് ഒരുമിച്ച് ഇടപഴകാൻ. ഈ പ്രതിബദ്ധത ലോകത്തിന്റെ ഹൃദയത്തിൽ നമ്മുടെ സ്നാന സമർപ്പണത്തോടുള്ള എക്കാലത്തെയും വലിയ വിശ്വസ്തതയ്ക്കുള്ള അന്വേഷണത്തിൽ നമ്മെ എത്തിക്കുന്നു. ഞങ്ങളുടെ പ്രതിബദ്ധതകളുടെയും മന്ത്രാലയങ്ങളുടെയും ജീവിതാവസ്ഥകളുടെയും വൈവിധ്യത്തിലാണ് ഞങ്ങൾ അത് ജീവിക്കുന്നത്. ഇഗ്നേഷ്യൻ ആത്മീയതയിലും ഞങ്ങളുടെ സ്ഥാപകർ – Pierre de Clorivière (1735-1820) പിന്നെ Daniel Fontaine (1862-1920)- ഞങ്ങൾ പ്രവൃത്തിയിൽ ധ്യാനിക്കുന്നു. വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടു. നമ്മുടെ ജീവിതം മുഴുവൻ പിതാവിന്റെ സ്നേഹത്തെയും ക്രിസ്തുവിനെ അനുഗമിക്കുന്നതിനെയും ആത്മാവിന്റെ സന്തോഷത്തെയും സ്വാഗതം ചെയ്യാം. ദൈവം മനുഷ്യനായിത്തീർന്നു, നമ്മുടെ മനുഷ്യാവസ്ഥയിൽ ജീവിക്കാൻ ഭയപ്പെട്ടില്ല; അങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളും അർത്ഥവും സൗന്ദര്യവും ഉള്ളതാണ്. എല്ലാം പൂർത്തീകരിക്കാനും പൂർണ്ണമാക്കാനുമുള്ള പിതാവിന്റെ പദ്ധതിക്ക് പുറത്തുള്ളതായി ഒന്നുമില്ല. നമ്മുടെ ജീവിതത്തിന്റെ ഹൃദയഭാഗത്ത് സുവിശേഷത്തിന്റെ പൂർണതയുടെ സാധ്യത ഞങ്ങൾ അനുഭവിക്കുന്നു. മറ്റ് അംഗങ്ങൾ കൊണ്ടുവരുന്നത് വഴി ചാരനിറത്തിലുള്ള പ്രദേശങ്ങൾ വെളിച്ചം വീശുന്നതും ഞങ്ങൾ അനുഭവിക്കുന്നു. ദീർഘമായ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനത്തിൽ, പിതാവിന്റെ സ്നേഹത്തിലേക്ക് നാം നമ്മെത്തന്നെ പൂർണ്ണമായും തുറന്നുകാട്ടുന്നു. ഞങ്ങൾ “വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു” (ലൈഫ് പ്ലാൻ #5). നമ്മുടേതിന് മുമ്പുള്ള ഒരു സ്നേഹത്താൽ പിടിച്ചെടുക്കപ്പെട്ട്, ആത്മാവിന്റെ ശ്വാസത്തിന് പൂർണ്ണമായും കരുതലില്ലാതെയും സ്വയം കീഴടങ്ങാൻ നാം വിളിക്കപ്പെടുന്നു, ഒപ്പം നമ്മുടെ ജീവിതത്തെ അതിന്റെ ഓരോ അളവുകൾക്കും അനുസരിച്ച് ജീവിക്കാനും നയിക്കാനും ഏകീകരിക്കാനും ഞങ്ങൾ അനുവദിക്കുന്നു – ലൈഫ് പ്രോജക്റ്റ് n°6 തീർച്ചയായും, വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു (യോഹ. 1:14). “ഇനി മുതൽ, മനുഷ്യനായ ഒന്നും അവന് അന്യമല്ല” (ലൈഫ് പ്രോജക്റ്റ് n°9). SVECJ യുടെ പ്രത്യേകത, വിവാഹിതരോ അവിവാഹിതരോ ആയ സാധാരണക്കാരെയും സ്ത്രീകളെയും പുരുഷന്മാരെയും അവരുടെ ടീം ജീവിതത്തിലേക്ക് സ്വാഗതം ചെയ്ത യേശുവിന്റെ ഹൃദയത്തിലെ പുരോഹിതരുടെ ആദ്യ അവബോധത്തോട് പ്രതികരിക്കുന്നു. സ്നാനമേറ്റ എല്ലാവർക്കും “യേശുക്രിസ്തുവിനെ കൂടുതൽ അടുത്ത്” അനുഗമിക്കാൻ വിളിക്കപ്പെടുമെന്ന അറിയിപ്പിൽ ഈ പ്രത്യേകത കേന്ദ്രീകരിച്ചിരിക്കുന്നു. ദീക്ഷയുടെ കൂദാശകൾ (സ്നാനം-കുർബാന-സ്ഥിരീകരണം) യേശുക്രിസ്തുവുമായുള്ള അടുപ്പത്തിന്റെ പാതയിലേക്ക് നയിക്കുന്നു, സഭയിൽ, ഒരു പ്രത്യേക തൊഴിലിൽ (പുരോഹിതൻ, ഡയകോണൽ, ദാമ്പത്യം, ബ്രഹ്മചര്യം) തുറക്കുന്നു. SVECJ-ലെ ജീവിതാവസ്ഥകളുടെ മിശ്രിതം വ്യക്തമായി പ്രകടമാക്കുന്നത്, “ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരെയും, അവരുടെ അവസ്ഥയും ജീവിതാവസ്ഥയും എന്തുമാകട്ടെ, ഓരോരുത്തരും അവരവരുടെ വഴിയിൽ, പിതാവിൽ നിന്നുള്ള പരിപൂർണ്ണതയുള്ള വിശുദ്ധിയിലേക്ക് ദൈവത്താൽ വിളിക്കപ്പെടുന്നു. (Lumen Gentium #11). ദാരിദ്ര്യം, പവിത്രത, അനുസരണം എന്നിവയോടുള്ള പ്രതിബദ്ധതകൾ ഈ വിശുദ്ധിയുടെ പാതയിലേക്ക് പ്രവേശിക്കുകയും SVECJ ഗ്രൂപ്പുകളിലെ ആളുകളുടെ ജീവിതാവസ്ഥകൾക്കനുസരിച്ച് വ്യത്യസ്തമായ രീതിയിൽ ജീവിക്കുകയും ചെയ്യും. മിഷനറി ശിഷ്യന്മാർ സുവിശേഷം ആവശ്യപ്പെടുന്നതുപോലെ ഓരോരുത്തർക്കും അവൻ എവിടെയായിരുന്നാലും മിഷനറി ശിഷ്യന്മാരാകാം. സ്നാനം സ്വീകരിച്ചതും സ്ഥിരീകരിച്ചതും നമ്മെ ലോകത്തിന്റെ ഹൃദയത്തിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും അയയ്ക്കുന്നു എന്നത് സന്തോഷകരമായ വാർത്തയാണ്. ദൈവത്തിന്റെ ജനം (ലൈക്കോസ്), ഞങ്ങൾ സഭയാണ്, ക്രിസ്തുവിന്റെ കൂദാശ. ഐക്യദാർഢ്യങ്ങൾക്കും വിഭജനങ്ങൾക്കും ഏകാന്തതകൾക്കും സാഹോദര്യങ്ങൾക്കും ഇടയിൽ, യേശു തന്നോടൊപ്പം ഹൃദയത്തോട് ഒരു ഹൃദയം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവൻ നമ്മിൽ ഓരോരുത്തരിലും നസ്രത്തിൽ ജീവിക്കാൻ വരുന്നു, നമ്മുടെ അസ്തിത്വത്തിന്റെ ആഴത്തിലുള്ള വേരുകളിൽ നമ്മെ പിടികൂടുന്നു » Life project n°11 SVECJ-യോടുള്ള പ്രതിബദ്ധത എല്ലാവരേയും സ്നാനത്തിന്റെയും സ്ഥിരീകരണത്തിന്റെയും കൃപയിൽ കൂടുതൽ വേരൂന്നുന്നു. ഇത് സ്വീകരിച്ച കൂദാശകളുടെ ചലനാത്മകതയുമായി യോജിക്കുന്നു […] – ലൈഫ് പ്രോജക്റ്റ് n°25) SVECJ, ജീവിതത്തിന്റെ വിവിധ അവസ്ഥകൾ തമ്മിലുള്ള സാധ്യമായ കൂട്ടായ്മയുടെ അടയാളം. നമ്മുടെ സമകാലികർ സൗഹൃദം തേടുകയും അത് അനുഭവിക്കുമ്പോൾ സ്പന്ദിക്കുകയും ചെയ്യുന്നു. SVECJ, മറ്റ് ഗ്രൂപ്പുകളെപ്പോലെ, ഒരു പ്രത്യേകതയായി, ആശയക്കുഴപ്പങ്ങളില്ലാതെ കൂട്ടായ്മയുടെ ഇടം വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകൾക്കുള്ളിലെയും ഒരു ആത്മീയ കുടുംബത്തിനുള്ളിലെയും ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധങ്ങളിലൂടെയാണ് ഈ കൂട്ടായ്മ അനുഭവപ്പെടുന്നത്: കോർ യുനം ഫാമിലി. സമർപ്പിത ജീവിതത്തിന്റെ മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളും സൊസൈറ്റി ഓഫ് ഇവാഞ്ചലിക്കൽ ലൈഫ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ്സും ചേർന്നതാണ് ഇത്. ഈ വൈവിധ്യമാർന്ന കൂട്ടായ്മ പ്രത്യേകിച്ചും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം താമസിക്കുന്ന റിട്രീറ്റുകളിൽ അനുഭവപ്പെടുന്നു. പ്രാർത്ഥനയിലൂടെയും ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനത്തിലൂടെയും ഇത് ആന്തരികവൽക്കരിക്കപ്പെടുന്നു. ലോകത്തോട് പ്രതിബദ്ധതയോടെ, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ കൂട്ടായ്മ ജീവിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കോർ യുനം കുടുംബത്തിലും ഞങ്ങളുടെ ഗ്രൂപ്പുകളിലും ഞങ്ങൾ അന്യതയും സ്വാതന്ത്ര്യവും ജീവിക്കുന്നു, സ്വയം വെല്ലുവിളിക്കപ്പെടാൻ അനുവദിക്കുന്നു. Cor Unum കുടുംബത്തിനുള്ളിലെ SVECJ, ഇതിനകം ഇവിടെയുള്ളതും വരാനിരിക്കുന്നതുമായ രാജ്യത്തിന്റെ അടയാളമാണ്. സങ്കീർണ്ണമായ ഒരു ലോകം, പലപ്പോഴും സംഘട്ടനങ്ങളുടെ രംഗം, ആത്മാവിന്റെ അടയാളങ്ങൾ കണ്ടെത്താനും, നമ്മുടെ വ്യത്യസ്തരായ മനുഷ്യ സഹോദരങ്ങൾ തമ്മിലുള്ള കൂട്ടായ്മ പ്രോത്സാഹിപ്പിക്കാനും, വിവിധ സഭകളോട് ആത്മാവ് പറയുന്നത് കേൾക്കാനും ഞങ്ങൾ ക്ഷണിക്കപ്പെടുന്നു – ലൈഫ് പദ്ധതി n °18 SVECJ ഒരു സാഹോദര്യ കൂട്ടായ്മയുടെ ബോണ്ടുകൾ വാഗ്ദാനം ചെയ്യുകയും അതിലെ അംഗങ്ങൾക്ക് അവരുടെ തൊഴിലിനോടും അവരുടെ ദൗത്യത്തോടും പ്രതികരിക്കാനുള്ള മാർഗങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു – ലൈഫ് പ്രോജക്റ്റ് n°27 ഓരോ SVECJ ഗ്രൂപ്പും രൂപംകൊള്ളുന്നു, മിനിയേച്ചറിലെന്നപോലെ, തുറന്ന മനസ്സോടെ ദൈവജനം ഒത്തുകൂടി. SVECJ-ൽ ജീവിച്ചിരുന്ന ഈ കൂട്ടായ്മയുടെ ആത്മീയത, വിവിധ ഭൂഖണ്ഡങ്ങൾക്കനുസരിച്ച്, വിവിധ രീതികളിൽ, Cor Unum കുടുംബത്തിന്റെ തലത്തിലും കാണപ്പെടുന്നു. Cor Unum ഫാമിലിയുടെ ചട്ടങ്ങൾ ഓരോ ഇൻസ്റ്റിറ്റ്യൂട്ടിനും സൊസൈറ്റി ഓഫ് ഇവാഞ്ചലിക്കൽ ലൈഫിനും തുല്യ സ്ഥാനം നൽകുന്നു. ഘടനാപരമായ രീതിയിൽ അവിടെ ജീവിക്കുന്നത് SVECJ-ക്കുള്ളിൽ പ്രവചനാത്മകമായ രീതിയിൽ ദിവസവും ജീവിക്കുന്നു.
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Topic: Trump 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ അമേരിക്ക ഒരു ‘ചുവന്ന തരംഗ’ത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രീയ പണ്ഡിതർ പറയുന്നു. ബോധമുള്ള ആളിന്റെ കൈയിലാണ് ട്വിറ്റര്‍ എത്തിയത്; മസ്കിന്റെ ഏറ്റെടുക്കലിനെ അഭിനന്ദച്ച് ട്രംപിന്റെ പ്രതികരണം വാഷിങ്ടണ്‍: ടെസ്‍ല ചെയര്‍മാന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതികരണവുമായി യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്കിന്റെ ഏറ്റെടുക്കലിനെ
കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേയുടെ സഹായവാഗ്ദാനം. മാരിടൈം ക്ലസ്റ്റർ, ഫിഷറീസ്, അക്വാ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് നോർവേ കേരളത്തോട് സഹകരിക്കുമെന്ന് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. 1953-ൽ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ഒരു ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതേ തുടർന്നാണ് 1953-ൽ കൊല്ലം നീണ്ടകരയിൽ പദ്ധതി ആരംഭിക്കുന്നത്, 1961-ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷം തോറും വർധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടൽ മത്സ്യ ഉൽപ്പാദനത്തിൽ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസം​ഗത്തോട് പ്രതികരിച്ചുകൊണ്ട് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറൻ പറഞ്ഞു. “ഞങ്ങളുടെ സഹകരണത്തിന്റെ ഒരു പ്രധാന ഭാഗം കൊച്ചിൻ ഷിപ്പിയാർഡിലെ കപ്പലുകളുടെ നിർമ്മാണമാണ്” എന്ന് അദ്ദേഹം പറഞ്ഞു. ഈ സഹകരണം വികസിപ്പിക്കാൻ നോർവേ തയ്യാറാണെന്നും അത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾ ആ​ഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യവസായ മന്ത്രി പി രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യം അടിവരയിടുകയും ഈ മേഖലയിലെ സാങ്കേതിക സഹകരണത്തിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. മറൈൻ അക്വാകൾച്ചർ മേഖലയിൽ കേരളവും നോർവേയും തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സംസാരിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആൻഡ് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം.
പൂനെ: മായങ്ക് അഗർവാളിന്റെ പഞ്ചാബ് കിങ്‌സിനെ കീഴടക്കി കെഎൽ രാഹുലിന്റെ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 154 എന്ന വിജയലക്ഷ്യം മറികടക്കാൻ തുടക്കം മുതൽക്കേ വിയർത്ത മായങ്കും കൂട്ടരും 20 റൺസിന് പരാജയപ്പെട്ട് ക്രീസ് വിടുകയായിരുന്നു.നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് പഞ്ചാബ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. 37 പന്തിൽ നാല് ഫോറും രണ്ടു സിക്‌സും അടക്കം 46 റൺസെടുത്ത ക്വിന്റൻ ഡികോക്കിന്റെ പ്രകടനമാണ് കളിയിൽ നിർണായകമായത്. ദീപക് ഹൂഡയും ഡികോക്കും ചേർന്ന് 59 പന്തിൽ നിന്ന് 85 റൺസെടുത്തു. ദീപക് ഹൂഡ 18 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്‌സും ഉൾപ്പടെ 34 റൺസെടുത്തു. ജെയ്‌സൻ ഹോൾഡർ എട്ടു പന്തിൽ ഒരു സിക്‌സർ സഹിതം 11 റൺസെടുത്തും ദുഷ്മന്ത ചമീര 10 പന്തിൽ രണ്ടു സിക്‌സ്ർ അടക്കം 17 റൺസെടുത്തും പുറത്തായി. മൊഹ്‌സിൻ ഖാൻ ആറു പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെ.എൽ. രാഹുൽ 11 പന്തിൽ ആറും ക്രുണാൽ പാണ്ഡ്യ ഏഴു പന്തിൽ നിന്ന് ഏഴ് റൺസും മാർക്കസ് സ്റ്റോയ്‌നിസ് നാലു പന്തിൽ ഒന്ന്, ആയുഷ് ബദോനി നാലു പന്തിൽ നാലുമാണ് നേടിയത്. ടീമിൽ തിരിച്ചെത്തിയ ആവേശ് ഖാന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് ആവേശ് ഖാന്റെ ഈ കളിയിലെ സമ്പാദ്യം. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുൽ ചാഹർ രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി. 28 പന്തിൽ നിന്ന് അഞ്ച് ഫോറുകളടക്കം 32 റൺസെടുത്ത ജോണി ബെയർസ്‌റ്റോയാണ് പഞ്ചാബിന് വേണ്ടി ചെറുത്തു നിന്നത്. കാത്തത്.ക്യാപ്റ്റൻ മായങ്ക് 17 പന്തിൽ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 25 റൺസെടുത്തു. ലിയാ ലിവിസ്റ്റൺ 16 പന്തിൽ 18 ഉം, ഋഷി ധവാൻ 22 പന്തിൽ പുറത്താകാതെ 21 റൺസും നേടി. ശിഖർ ധവാൻ 15 പന്തിൽ 5, ഭാനുക രജപക്ഷെ ഏഴു പന്തിൽ ഒൻപത്, ജിതേഷ് ശർമ അഞ്ച് പന്തിൽ രണ്ട്, കഗീസോ റബാദ അഞ്ച് പന്തിൽ രണ്ട്, രാഹുൽ ചാഹർ നാലു പന്തിൽ നാല് എന്നിങ്ങനെയാണ് റൺസ് എടുത്തത്. വിജയത്തോടെ ഒൻപത് കളികളിൽ നിന്ന് 12 പോയിന്റുമായി ലക്‌നൗ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഒൻപതു മത്സരങ്ങളിൽ നിന്ന് അഞ്ച് തോൽവികൾ വഴങ്ങിയ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്ത് തുടരും. Tags: IPLPunjab KingsLucknow Super Giants ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത; മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത Next Post മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും More News from this section ഖുർആൻ മനപ്പാഠമാക്കിയില്ല; മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ ഉത്തരേന്ത്യ എന്നു പറഞ്ഞ് പരിഹസിക്കുന്ന കേരളീയർ വികസനം കാണണമെങ്കിൽ ഗുജറാത്തിൽ തന്നെ വരണം; കേരളത്തിലേത് പോലെ സ്ത്രീകൾക്ക് ഭയപ്പെടേണ്ടതില്ല എന്ന് ​ഗുജറാത്തിലെ മലയാളി സമൂഹം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ജ്ഞാൻവാപി മസ്ജിദ്; ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ഇന്ന് മുതൽ- Varanasi court to hear plea seeking worship of ‘Shivling ശരിയത്ത് നിയമപ്രകാരം മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കില്ല; വഖഫ് ബോർഡ് ചെയർമാന്റെ ആഗ്രഹം മാത്രമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട് Load More Latest News മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്; വർഗ്ഗശത്രുവിന്റെ ഉൻമൂലനാശം ഓരോ അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ തീവ്രവാദി പരാമർശത്തിൽ ശക്തമായി പ്രതികരിച്ച് രാജ്യത്ത് കുഴപ്പം ഉണ്ടാക്കാനില്ല; പാവങ്ങൾ ബുദ്ധിമുട്ടരുതെന്ന് മുസ്ലീം ലീഗ് ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പരിപാടിക്ക് പങ്കെടുക്കാതെ മന്ത്രിമാർ ‘ഹിഗ്വിറ്റ’: യാഥാർത്ഥ്യമെന്തെന്ന് ഫിലിം ചേംബറിനെ ബോധിപ്പിക്കും; തീരുമാനമായില്ലെങ്കിൽ നിയമനടപടി; നിയമോപദേശം തേടി അണിയറപ്രവർത്തകർ താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; അപകടം വിനോദസഞ്ചാരികളുമായി പോകവേ എട്ടുമാസം പ്രായമായ കുഞ്ഞിനെ സ്റ്റീൽ പൈപ്പ് കൊണ്ട് മർദ്ദിച്ച് പിതാവ്; താടിയെല്ല് പൊട്ടി; ക്രൂരത കുടുംബവഴക്കിനിടെ
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
വസിഷ്ഠന്‍ തുടര്‍ന്നു: ഗുരുവിന്റെ ഉപദേശം കേട്ട് പൂര്‍ണ്ണമായും ലോകത്തെ സംന്യസിക്കുന്നതിന്റെ മുന്നോടിയായി ഒരു മഹത് യാഗം നടത്താന്‍ ഭഗീരഥന്‍ തീരുമാനിച്ചു. മൂന്നു ദിവസംകൊണ്ട് തന്റേതായിരുന്ന സ്വത്തുക്കളെല്ലാം ബന്ധുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമായി അദ്ദേഹം ദാനം നല്‍കി. അവര്‍ക്കത്‌ ലഭിക്കാനുള്ള യോഗ്യതയുണ്ടോ എന്നൊന്നും അദ്ദേഹം നോക്കിയില്ല. രാജ്യാതിര്‍ത്തിയ്ക്ക് പുറത്തുള്ള ശത്രുരാജാവിന് തന്റെ രാജ്യം കൈമാറ്റം ചെയ്തു നല്‍കുകയും ചെയ്തു. വെറുമൊരു കൌപീനം മാത്രം ധരിച്ചുകൊണ്ട് നഗരകാന്താരങ്ങളില്‍ അദ്ദേഹം അലഞ്ഞുനടന്നു. താമസംവിനാ അദ്ദേഹത്തിനു പരമശാന്തി സ്വായത്തമായി. ആകസ്മികമായി ഭഗീരഥന്‍ തന്റെതന്നെ രാജ്യത്ത് ഭിക്ഷാംദേഹിയായി തിരിച്ചെത്തി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ബഹുമാനിച്ചു. വീണ്ടും രാജ്യഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഭക്ഷണമല്ലാതെ മറ്റൊന്നും അദ്ദേഹം അവരില്‍ നിന്നും സ്വീകരിച്ചില്ല. ‘എത്രകഷ്ടം! ഇത് നമ്മുടെ രാജാവ് ഭഗീരഥനാണ്. അദ്ദേഹത്തിനുപോലും ഈ ദൌര്‍ഭാഗ്യം എങ്ങനെയാണ് വന്നുചേര്‍ന്നത്! നഗരവാസികള്‍ വിലപിച്ചു. ഭഗീരഥന്‍ തന്റെ ഗുരുവിനെ ഒന്നുകൂടി പോയിക്കണ്ടു. അവര്‍ ആത്മീയമായ കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്തുകൊണ്ട് രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി. ‘നാമെന്തിനാണ്‌ ഈ ശരീരമെന്ന ഭാരം ചുമന്നുകൊണ്ടുനടക്കുന്നത്? അല്ലെങ്കില്‍ എന്തിനാണ് അതിനെ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്? അതങ്ങനെ തന്നെ നിലനിന്നുകൊള്ളട്ടെ!’ അവര്‍ക്ക് സുഖദുഖങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ മധ്യമാര്‍ഗ്ഗികള്‍ ആയിരുന്നു എന്ന് പറയാനും വയ്യ. ദേവന്മാര്‍ അവര്‍ക്ക് സമ്പത്തും യോഗസിദ്ധികളും വെച്ച് നീട്ടിയാല്‍ അവയെ തൃണസമാനം തള്ളിക്കളയാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. അവിടെയൊരു രാജ്യത്ത് രാജാവ് മരിച്ചത് കാരണം നഗരവാസികള്‍ പുതിയൊരാളെ കണ്ടെത്തുന്ന ശ്രമത്തിലായിരുന്നു. കൌപീനമാത്ര ധാരിയായി ഭഗീരഥന്‍ ആ രാജ്യത്തപ്പോള്‍ ഉണ്ടായിരുന്നു. മന്ത്രിമാര്‍ അദ്ദേഹത്തെ രാജാവാകാന്‍ യോഗ്യതയുള്ള ഒരാളായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ ആനപ്പുറത്തിരുത്തി കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോയി. അങ്ങനെ അദ്ദേഹം വീണ്ടും ഒരു രാജാവായി. അവിടെ രാജ്യം ഭരിക്കുമ്പോള്‍ തന്റെ പഴയരാജ്യത്തിലെ ആളുകള്‍ വീണ്ടും അദേഹത്തെ കണ്ട് ആ രാജ്യം കൂടി ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം ചക്രവര്‍ത്തിയായി. “സ്വയം പ്രശാന്തതകൈവന്ന്‍, മനസ്സൊതുങ്ങി നിശ്ശബ്ദമായി. ആഗ്രഹങ്ങളും അസൂയാദികളും ഒഴിഞ്ഞ് അദ്ദേഹം ഉചിതങ്ങളായ കര്‍മ്മങ്ങള്‍ സന്ദര്‍ഭാനുസരണം നിര്‍വഹിച്ചു വന്നു.” മരിച്ചുപോയ പിതൃക്കള്‍ക്ക്‌ പ്രീതിയുണ്ടാവാന്‍ ഗംഗാജലം കൊണ്ട് തര്‍പ്പണം ചെയ്യണമെന്ന് അദ്ദേഹം മനസ്സിലാക്കി. ആകാശത്തുനിന്നും ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവരാന്‍ തപസ്സനുഷ്ഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മന്ത്രിമാരെ രാജ്യഭാരം എല്‍പ്പിച്ച് തപസ്സിനായി അദ്ദേഹം കാട്ടില്‍ പോയി. ഏറ്റവും ബുദ്ധിമുട്ടേറിയ ആ കാര്യം അദ്ദേഹം ദേവകളെ പ്രീതിപ്പെടുത്തിയ ‘ഭഗീരഥപ്രയത്നം’ കൊണ്ടു സാധിച്ചു. പരമശിവന്റെ ജഡയെ അലങ്കരിച്ചിരുന്ന ആകാശഗംഗ അങ്ങനെയാണ് ഭൂമിയിലെത്തി ഒഴുകാന്‍ തുടങ്ങിയത്. അങ്ങനെ എല്ലാവര്‍ക്കും പിതൃപ്രീതിക്കായി ഗംഗാജലതര്‍പ്പണം ചെയ്യാന്‍ സാദ്ധ്യമായി.
Victers Channel: ഹയർ സെക്കന്ററി വിഭാഗത്തിലെ കരിയർ ഗൈഡൻസ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് ‘വാട്ട്‌സ് എഹെഡ്’ പരിപാടിയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് Written by Education Desk Updated: June 10, 2022 12:13:08 pm Follow Us Victers Channel: ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി ക്ലാസുകളിലെ കുട്ടികൾക്കായി ‘വാട്ട്‌സ് എഹെഡ്’ എന്ന പ്രത്യേക കരിയർ ഗൈഡൻസ് പരിപാടി 11 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. അഞ്ഞൂറിൽപ്പരം തൊഴിൽ മേഖലകളെ കുറിച്ചും 25000 ത്തിലധികം കോഴ്‌സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂർ സംപ്രേഷണം ചെയ്യുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ കരിയർ ഗൈഡൻസ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് ‘വാട്ട്‌സ് എഹെഡ്’ പരിപാടിയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്ലസ്ടുവിന് ശേഷമുള്ള തുടർപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, വിവിധ മേഖലകളിലെ പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, പ്രമുഖ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ശരാശരി അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ലൈവായി കൈറ്റ് വിക്ടേഴ്‌സ് വെബ്‌സൈറ്റിലും (victers.kite.kerala.gov.in) തുടർന്ന് യുട്യൂബ് ചാനലിലും (itsvicters) പരിപാടി കാണാം. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ 7നും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ വൈകുന്നേരം 7നും ഉണ്ടായിരിക്കും. More Stories on Victers Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
നാലു വയസുകാരിയെ പീഡിപ്പിച്ചവരെ സംരക്ഷിക്കുന്നതും പോരാ, ആ കുഞ്ഞിനെ ആഭാസകരമായി ചിത്രീകരിച്ച പേരോട് സഖാഫിയുടെ ശബ്ദം എനിക്കറപ്പുളവാക്കുന്നു! ഇത്തരക്കാരാണ് മതത്തിന്‍െറ പേരില്‍ പണ്ഡിതന്‍ ചമഞ്ഞ് നടക്കുന്നതെങ്കില്‍ നമ്മുടെ നാടിന്‍െറ അവസ്ഥയെ കുറിച്ച്, അത്തരം ’കപട സംസ്ക്കാര’ങ്ങളെ കുറിച്ച് ഞാന്‍ ലജ്ജിക്കുന്നു ! ഇയാളുടെ വാക്കുകള്‍ സംസ്ക്കാരമായി കേട്ടവരും ഇത് കേട്ട് വഴിയില്‍ ഇയാളെ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നറിയാന്‍ എനിക്കതിയായ ജിജ്ഞാസയുണ്ട്! യഥാര്‍ത്ഥ മതവാദികളേയും കപട മതവാദികളേയും ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു! പേരോട് പറഞ്ഞത് കേള്‍ക്കാത്തവര്‍ക്ക് കേള്‍ക്കാന്‍ ഇതാ ഒരു ലിങ്ക് ! കപട മതവാദികള്‍ ശബ്ദിക്കാനേ നില്‍ക്കില്ളെന്ന ഉറച്ച ബോധ്യമുണ്ട്. ല്‍ നവംബർ 20, 2014 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക ലേബലുകള്‍: Children, Kerala, Men, Rape 2014, നവംബർ 15, ശനിയാഴ്‌ച മുനീറിന് പിന്തുണ ദൈവത്തിന്റെ കോടതിയില്‍ ആരാണ് ജയിക്കുക?? നിരപരാധിയായ മുനീറോ അതോ മുനീറിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് അധികൃതരോ നാല് വയസ്സുകാരിയെ പീഡിപ്പിച്ച മത പഠന വിദ്യാര്‍ഥികളോ? മുനീറിനും കുടുംബത്തിനും വേണ്ടത് നിങ്ങളുടെ പിന്തുണ ! ഞാന്‍ പിന്തുണ അറിയിക്കുന്നു. നിങ്ങളോ ? ആരാണ് മുനീര്‍ ? എന്തിനാണ് പിന്തുണ കൊടുക്കേണ്ടത് ? നാദാപുരം സ്കൂളില്‍ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കി എന്ന കേസില്‍ പ്രതി സ്ഥാനത്തു കൊണ്ട് വന്നു നിറുത്തപ്പെട്ട ചെറുപ്പക്കാരനാണ് മുനീര്‍ . സ്കൂളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യഥാര്‍ത്ഥ പ്രതികളെ കുട്ടി കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അവരെ രക്ഷപ്പെടുത്താന്‍ ബസ്‌ ക്ലീനര്‍ അയ മുനീറിനെ പിടികൂടി. സത്യം തിരിച്ചറിഞ്ഞ അവിടെയുള്ള നാട്ടുകാര്‍ സംഘടിച്ചു, മാര്‍ച്ച്‌ നടത്തി , അഞ്ഞൂറിലധികം പേര്‍ പോലിസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എ വന്നു. മുനീറിന്റെ ഉമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചു. ഒടുവില്‍ മജിസ്ട്രെട്റ്റ്‌ നേരിട്ട് കുഞ്ഞിനോട് സംസാരിച്ചു. മുനീര്‍ അല്ല, മറ്റു ചിലരാണ് എന്ന് കുഞ്ഞു പറഞ്ഞത് അനുസരിച്ച് യഥാര്‍ത്ഥ പ്രതികളില്‍ രണ്ടു പേരെ പിടികൂടെണ്ടി വന്നു. ഇനിയും പലരും പുറത്തുണ്ട്. മുനീറിനെ വെറുതെ വിട്ടു. എന്നാല്‍ , കുറ്റം 'സമ്മതിച്ച' മുനീറിനെ അറസ്റ്റ് ചെയ്യാതെ 'നിരപരാധികള്‍; ആയ യുവാക്കളെ പിടി കൂടിയെന്നാണ് സ്കൂള്‍ മാനേജ്മെന്റ് ഭാഷ്യം . മുനീറിനെ വീണ്ടും ഇരയാക്കാനുള്ള നീക്കം നടക്കുന്നു. പിന്തുണ ആര്‍ക്കാണ്‌ കൊടുക്കുക നിങ്ങള്‍ ?? മതത്തിന്റെ പേരില്‍ കൈകഴുകാന്‍ ശ്രമിക്കുന്നവര്‍ക്കോ അതോ നിരപരാധി ആയ മുനീറിനോ ?? എവിടെ സദാചാര പോലീസുകാര്‍ ?? ല്‍ നവംബർ 15, 2014 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക ലേബലുകള്‍: Kerala, Men, Police, Rape, Victim നാദാപുരത്ത് വരാത്ത സദാചാര പോലീസുകാര്‍ ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഉമ്മ സമരം നടത്തുന്നത് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണേണ്ട കാഴ്ചയാണ് , നാദാപുരത്തുള്ളത്. ‪#‎KissofLove‬ മനുഷ്യനും സമൂഹത്തിനും നന്മ വരണം എന്നാഗ്രഹിക്കുന്നതാണ് എല്ലാ മതവും. ആ മതങ്ങളിലൊന്നിനെ പഠിക്കുന്ന , പെണ്ണുങ്ങളെ അടക്കിയിരുത്തി അവരെ 'നല്ല വഴി' ക്ക് നടത്താന്‍ ശ്രമിക്കുന്നവര്‍ ആയ പതിനെട്ടു തികഞ്ഞ കുറച്ചു പേരാണ് , ശരീരം വളരാത്ത കുരുന്നിനെ ലൈംഗികമായി ഉപയോഗിച്ചത് , അവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ വന്നിട്ടുണ്ട് , വായിക്കണം. ഒന്നുമറിയാത്ത ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കി, അയാളുടെ ഉമ്മയും ഉപ്പയും കരഞ്ഞതും പറഞ്ഞതും വെണ്ടയ്ക്ക ആയി പത്രത്തില്‍ ഉണ്ട്. കാണാതെ പോകരുത്. സ്ത്രീയും പുരുഷനും ഇടപഴകി ജീവിക്കുന്ന ഇടങ്ങളില്‍ ലൈംഗിക ആസക്തി കുറയുമെന്നും പീഡന തോത് കുറയുമെന്നും മനസിലാക്കാന്‍ സ്ഥലം അന്വേഷിക്കേണ്ടതില്ല, തമിഴ്നാട് വരെ പോയാല്‍ മതി അവിടെ ഏതു പാതിരക്കും പെണ്ണുങ്ങളെ റോഡിലും ബസ്‌ സ്ടണ്ടിലും കാണാം. ഒരാളും അവരോടു മോശമായി പെരുമാറുന്നില്ല. അവര്‍ ബസില്‍ ആണിനു/ പെണ്ണിന് എന്നെഴുതി വച്ച സീറ്റുകളില്‍ അല്ല ഇരിക്കുന്നത് . എല്ലാ വിഭാഗവും എല്ലായിടത്തും ഇരിക്കും ഇവിടെയോ ?പെണ്ണ് എങ്ങനെ നടക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വലിയൊരു സമൂഹ സദാചാര പോലീസും/ മത മേലധികാരികളും ഉണ്ട്. മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാന്‍ നടക്കന്നതിനു മുന്‍പ്‌ ഓര്‍ക്കേണ്ട മറ്റൊന്ന് ഇതാണ് - ''അവനവന്റെ മനസിലാണ് മറ്റുള്ളവരോട് ആദരവും സഹവര്തിത്വവും സൃഷ്ടിക്കേണ്ടത്. '' അതോ, ഇനി ഇങ്ങനെ പറയുമോ - ''ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാള്‍, നങ്ങടെ സമുദായത്തിലെ ഒരു കുട്ടിയെ പീഡിപ്പിച്ചു, ഞങ്ങടെ സമുദായത്തില്‍ ഉള്ള ഒരാളുടെ തലയിലിട്ടു, നിങ്ങക്കെന്താ '' എന്ന് ?? എല്ലാ മതത്തിലും ഏറിയും കുറഞ്ഞും ഇങ്ങനെയൊക്കെ തന്നെയാണ് സദാചാര വാദമുഖങ്ങള്‍ ! പെണ്ണെ, നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ പീഡിപ്പിക്കപ്പെടും എന്നല്ല പഠിപ്പിക്കേണ്ടത്. പകരം, ഒരു പെണ്ണോ ആണോ എങ്ങനെ നടന്നാലും അവരെ പീഡിപ്പിക്കരുതെന്നും അവരുടെ അനുവാദമില്ലാതെ മേല് സ്പര്‍ശിക്കരുതെന്നും ഉള്ള എന്ന നല്ല ചിന്തയാണ് പകരേണ്ടത്, ആണിനും പെണ്ണിനും ! സദാചാര ഉപദേശ കുത്തക ഏറ്റെടുത്തവരോന്നുമില്ലേ ഇവിടെ ആണായും പെണ്ണായും ? നിങ്ങള്‍ നാദാപുരം വരെ പോയി ചോദിക്കാത്തത് എന്ത് ? പറ്റിയാല്‍ ചൂരലും, കുറച്ചു കൊടികളും, രണ്ടോ നാലോ പശു- കാളകളും കുറച്ചു സദാചാര വാചക മുദ്രാവാക്യങ്ങളും എടുത്തു പോകാത്തത് എന്ത് ?? കുറെ കമ്മിറ്റിക്കാര്‍ വന്നിരിക്കുന്നു ല്‍ നവംബർ 15, 2014 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക ലേബലുകള്‍: Children, Kerala, Rape, REPLY FOR A BLUNDER, Victim 2014, നവംബർ 13, വ്യാഴാഴ്‌ച ചുംബന മാടമ്പികള്‍ ആണും പെണ്ണും ചുംബിച്ചാല്‍ അത് കാമം കൊണ്ട് മാത്രമാണ എന്നുള്ള ധാരണ ഉള്ളവരാണ് യഥാര്‍ത്ഥ മാടമ്പികള്‍! #KissofLove എന്‍റെ അപ്പച്ചന്‍ എനിക്ക് കുറെ ഉമ്മകള്‍ തന്നിട്ടുണ്ട്, ഞാന്‍ അപ്പച്ചനും ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌. എന്‍റെ സഹോദരന് ഞാന്‍ ഉമ്മകള്‍ കൊടുത്തിട്ടുണ്ട്‌, അവര്‍ എനിക്കും തന്നിട്ടുണ്ട്. എല്ലാം പരസ്യമായി തന്നെ ! എന്‍റെ കുടുംബത്തിലെ ആണ്കുഞ്ഞുങ്ങള്‍ക്കും പെന്കുഞ്ഞുങ്ങള്‍ക്കും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട്‌. അവരില്‍ നിന്നും 'ഒരുമ്മ തന്നേ ' എന്ന് ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. ഇതൊന്നും ഉമ്മകളല്ലാ ???!! ഇതിലൊക്കെ എവിടെയാ നിങ്ങള്ക്ക് കാമം കാണാന്‍ കഴിഞ്ഞത് ? ഇനി കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും ആയ രണ്ടു ആണും പെണ്ണും ചുംബിക്കുന്ന ചുംബനങ്ങളൊക്കെ കാമം കൊണ്ടും ലൈംഗിക ചിന്ത കൊണ്ടും മാത്രം കൊടുക്കുന്നവ ആണ് എന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും വാല്‍സല്യവും അഭിമാന ബോധവും ആദരവും പരസ്പര വിശ്വാസവും കരുതലും ഒക്കെ പ്രകടിപ്പിക്കാനും ഉമ്മകള്‍ കൊടുക്കും. ഇനി പെണ്ണും പെണ്ണും ഉമ്മ വച്ച കാര്യം പറഞ്ഞാല്‍ അപ്പോള്‍ പറയും ലെസ്ബിയനുകള്‍ ഉമ്മ വച്ച് എന്ന്. എന്‍റെ അമ്മ എന്‍റെ ലെസ്ബിയന്‍ പാര്‍ട്ണര്‍ ആണോ ? എന്‍റെ സഹോദരി ? എന്‍റെ അനന്തിരവള്‍?? ചുംബന സമരം എന്ന പേരിലുള്ള സമരം നടന്നത് ഒരാണിനും പെണ്ണിനും കാമം നിറച്ച ചുംബനം പൊതു വഴിയില്‍ വച്ച് നല്‍കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കാനാണ് എന്നുള്ള ചിന്തയാണ് മാടമ്പിത്തരം പെണ്ണുങ്ങള്‍ പൊതു സ്ഥലത്ത് വച്ച് ചുംബിച്ചു, കെട്ടിപ്പിടിച്ചു എന്ന ചിന്തയാണ് മാടമ്പിത്തരം മാറ് മറക്കാന്‍ സമ്മതിക്കാത്ത മാടമ്പിമാര്‍ അന്ന് മാറ് മറക്കാനുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയ അതേ മാടമ്പിത്തരം ആണ് , ഇപ്പോള്‍ ചിലര്‍ പ്രഖ്യാപിക്കുന്നത് .അന്ന് മാറ് മറക്കുന്നത് സദാചാര ലംഘനം ആയിരുന്നു എന്നും അതിനെതിരെ പ്രതിഷേധിക്കാന്‍ മുല തന്നെയാണ നങ്ങേലി സമരായുധം ആക്കിയത് എന്നും ഓര്‍ക്കണം. അവരത് മുറിച്ചു എറിഞ്ഞു. ചോര വാര്‍ന്നു മരിക്കുകയും ചെയ്തു. അന്ന് നങ്ങേലി അറിയപ്പെട്ടത് വഴി പിഴച്ചവള്‍ എന്നായിരുന്നു, ഇന്നോ ? ഇവിടെ ഞാന്‍ എന്‍റെ പിതാവിനൊപ്പം പോയാല്‍, അല്ലെങ്കില്‍ സഹോദരനൊപ്പം പോയാല്‍ അനാശാസ്യം നടത്താന്‍ ഒരാണും പെണ്ണും വന്നിരിക്കുന്നു, നമുക്കവരെ ഒതുക്കണം എന്ന മനോഭാവത്തിന് എതിരെയാണ് ഈ സമരം തുടങ്ങിയതും തുടരുന്നതും എന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയാത്തത് ആണ് മാടമ്പിത്തരം ല്‍ നവംബർ 13, 2014 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക ലേബലുകള്‍: Kerala, REPLY FOR A BLUNDER വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) ഓൺലൈനിൽ ചെമ്മീനും മത്തിയുമെല്ലാം പോസിറ്റീവ്​ നേര്‍ച്ച കന്യകകള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്... ഇത്രക്കും സുന്ദരമാണോ പ്രസവം ? ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില്‍ ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...
ഹൈടെക് വിദ്യാലയങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പത്രത്തില്‍ വരുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ടാവാം. ആ ചിന്ത അസ്ഥാനത്തല്ല. ഇ-ലേണിങ്ങിന് ഒരുപാടൊരുപാട് ഗുണങ്ങളുണ്ട്. പക്ഷേ അത്തരം കൃത്യമായ ലക്ഷ്യങ്ങളില്ലാതെ വെറുതേയൊരു പരിഷ്കാരത്തിനായി ഇ-ലേണിങ് പ്രയോഗിച്ചാല്‍ അത് ദോഷമേ ചെയ്യൂ. വ്യക്തമായ ലക്ഷ്യങ്ങളോടെ ഇ-ലേണിങ് നടപ്പിലാക്കാന്‍ അതിന്റെ ചില നേട്ടങ്ങള്‍ ഇതാ മനസ്സിലാക്കാം... സീറ്റെവിടെ? ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ ​എണ്ണം കൂടിക്കൂടിവരികയാണ്. എന്നാല്‍ നിലവാരമുള്ള സ്ഥാപനങ്ങളുടെ ​എണ്ണമോ അദ്ധ്യാപകരുടെ എണ്ണമോ അതിനനുസരിച്ച് കൂടുന്നില്ല. രണ്ട് ബുദ്ധിമുട്ടുകളാണ് ഇതുകൊണ്ടുണ്ടാകുന്നത്. പ്രവേശനപരീക്ഷയില്‍ മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്കുമാത്രം അവസരം ലഭിക്കുന്നു. പഠിക്കാന്‍ ആഗ്രഹവും അര്‍ഹതയും ഉണ്ടായിട്ടും എണ്ണക്കൂടുതല്‍ കൊണ്ടുമാത്രം മറ്റുള്ളവര്‍ പുറത്താകുന്നു. ഇതാണ് ആദ്യത്തെ പ്രശ്നം. അധികമാളുകള്‍ക്ക് അവസരം നല്‍കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തീരുമാനിച്ചാലുണ്ടാകുന്നതാണ് അടുത്ത പ്രശ്നം. ഒരു ക്ലാസില്‍ത്തന്നെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തിങ്ങിയിരിക്കേണ്ട അവസ്ഥ വരുന്നു. ആയിരത്തിനടുത്ത് വിദ്യാര്‍ത്ഥികളെ രണ്ടു ഹാളിലിരുത്തി ക്ലാസെടുക്കുന്ന അവസ്ഥ വരെ ഇതേത്തുടര്‍ന്ന് ഉണ്ടായിട്ടുണ്ടത്രേ. പ്രൊഫസര്‍ ഒരു ഹാളില്‍ മാത്രമായിരിക്കും. മറ്റേ ഹാളില്‍ ഈ ക്ലാസ് വീഡിയോ ആയി പ്രദര്‍ശിപ്പിക്കും. പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള താത്പര്യം ഇത്തരം സാഹചര്യങ്ങളില്‍ കുറവായിരിക്കുമെന്നുമാത്രം. ഒറ്റതിരിച്ചുള്ള ശ്രദ്ധ, സംശയനിവാരണത്തിനുള്ള അവസരം എന്നിവയൊന്നും വേണ്ടത്ര കിട്ടുകയുമില്ല. പരമ്പരാഗതക്ലാസുകള്‍ പോരാ, അതില്‍ ഇലക്ട്രോണിക്സ് (ഇവിടെ വീഡിയോ സംപ്രേഷണം) ചേര്‍ത്താലും പോരാ, മൂക് തന്നെ വേണം എന്ന് കാണിക്കുന്ന ഒരുദാഹരണമാണിത്. അറിവ് എല്ലാവര്‍ക്കും വിദ്യാഭ്യാസം അടിസ്ഥാന അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകുന്നുള്ളൂ. ഉന്നതവിദ്യാഭ്യാസം ഇന്നും പലര്‍ക്കും നിറവേറാത്ത സ്വപ്നമാണ്. ഒരു വേള ഏതെങ്കിലും ഡിഗ്രി നേടാനായേക്കാം. എന്നാല്‍ ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ള അന്തരീക്ഷത്തില്‍ പഠിക്കാനാവുക, താത്പര്യമുണ്ടെങ്കില്‍ അതില്‍നിന്നുതന്നെ ജീവിതമാര്‍ഗം കണ്ടെത്താനാവുക തുടങ്ങിയവയൊന്നും അത്രയെളുപ്പമല്ലല്ലോ. പ്രദേശം, സാമ്പത്തികസ്ഥിതി, സാമൂഹികാവസ്ഥ, കുടുംബപ്രശ്നങ്ങള്‍ തുടങ്ങി പലതാവാം കാരണം. ഇതിനെല്ലാം വലിയ തോതില്‍ പരിഹാരമാവാന്‍ ഇ-ലേണിങ്ങിന് കഴിയും. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനുള്ള ഒറ്റമൂലിയാണ് ഇ-ലേണിങ് എ​ന്നല്ല പറഞ്ഞതിനര്‍ത്ഥം. വൈദ്യുതിയെത്താത്ത ഒരു ഗ്രാമത്തില്‍ ഇ-ലേണിങ്ങിന് വലിയ വിപ്ലവമൊന്നും വരുത്താനായേക്കില്ല. എന്നാല്‍ അടിസ്ഥാനസൌകര്യമെല്ലാമുണ്ടായിട്ടും ഉദ്ദേശിച്ച രീതിയില്‍ പഠിക്കാനാവാത്തവര്‍ക്ക് ഇ-ലേണിങ് വലിയ സഹായമാകും. ഉദാഹരണത്തിന്, കുടുംബപ്രശ്നങ്ങള്‍ മൂലം വീട്ടില്‍നിന്ന് മാറിത്താമസിക്കാനാവാത്ത ഒരാള്‍ക്ക് ദൂരെയുള്ള, ഇഷ്ടപ്പെട്ട സര്‍വകലാശാലയിലെ കോഴ്സ് തന്നെ പഠിക്കാന്‍ ഇ-ലേണിങ് ഉപകരിക്കും. സാമ്പത്തികശേഷി കുറഞ്ഞ, സ്കോളര്‍ഷിപ്പൊന്നും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരാള്‍ക്കുപോലും വിദേശസര്‍വകലാശാലകളുടെ ലക്ചറുകള്‍ ആസ്വദിക്കാം. പ്രാദേശികവിദ്യാലയങ്ങള്‍ക്ക് രാജ്യത്തെ മുതിര്‍ന്ന സ്ഥാപനങ്ങളില്‍നിന്നുള്ള പഠനവിഭവങ്ങള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കാം. അതിരുകളില്ലാത്ത സഹകരണം റേഡിയോയ്ക്കുമുന്നിലെന്നപോലെ അദ്ധ്യാപകന്റെ ശരിതെറ്റുകള്‍ കേട്ട് തലയാട്ടുന്ന ബൊമ്മകളല്ല പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍. ചോദ്യങ്ങള്‍ ചോദിച്ചും അന്വേഷിച്ചും തങ്ങള്‍ക്കിടയില്‍ത്തന്നെ ചര്‍ച്ചചെയ്തും അവര്‍ അറിവ് സൃഷ്ടിക്കുന്നു. ഒരേ താത്പര്യങ്ങളുള്ളവരെ ദേശത്തിന്റെ അതിരുകളില്ലാതെ ഇന്റര്‍നെറ്റ് വഴി അടുപ്പിച്ച് ഇ-ലേണിങ് ഇതിനെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നു. സാമ്പത്തികനേട്ടം പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒരുപോലെ സാമ്പത്തികലാഭമുണ്ടാക്കുന്നതാണ് ഓണ്‍ലൈന്‍ കോഴ്സുകള്‍. ഒരു രൂപ പോലും ഫീസ് നല്‍കാതെ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ കോഴ്സുകളില്‍ ഭാഗമാകാം. യാത്രാച്ചെലവ്, താമസച്ചെലവ് തുടങ്ങിയവയെക്കുറിച്ചൊന്നും ചിന്തവേണ്ട. നേരിട്ടുചെന്ന് പഠിക്കേണ്ട ചില വി‍ഷയങ്ങള്‍ക്കുമാത്രമേ ഇത് അപ്രായോഗികമാകൂ. കോഴ്സ് സൌജന്യമായി നല്കിയാലും സര്‍ട്ടിഫിക്കേഷ‍ന് ഫീസീടാക്കാം എന്നതാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പണം നേടിക്കൊടുക്കുന്നത്. പരമ്പരാഗത കോഴ്സുകളെയും ശില്‍പശാലകളെയും അപേക്ഷിച്ച് ഓ‌ണ്‍ലൈന്‍ കോഴ്സുകള്‍ നടത്താന്‍ കുറഞ്ഞ മുതല്‍മുടക്കുമതി എന്നതാണ് മറ്റൊന്ന്. ക്ലാസെടുക്കാന്‍ കെട്ടിടവും മറ്റു ഭൌതികസൌകര്യങ്ങളും ഒരുക്കേണ്ട. വൈദ്യുതി, ഭക്ഷണം, കംപ്യൂ‍ട്ടര്‍-ഇന്റര്‍നെറ്റ് ലഭ്യത തുടങ്ങി ഏതെല്ലാം വഴിക്കുള്ള ചെലവ് ഒഴിവായിക്കിട്ടുമെന്നോര്‍ക്കുക. ഒരിക്കല്‍ പണം ചെലവാക്കിയുണ്ടാക്കി‌യ പഠനവിഭവങ്ങള്‍ വരുംവര്‍ഷങ്ങളിലും ഉപയോഗിക്കാമെന്നതാണ് ചെലവുകുറയാനുള്ള മറ്റൊരു കാരണം. ഒരൊറ്റ ലക്ചര്‍, പിന്നെയെല്ലാം മിനുക്കലുകള്‍ പഠനവിഭവങ്ങള്‍ ഒരിക്കലുണ്ടാക്കിയാല്‍മതി ​എന്നതാ​ണ് അദ്ധ്യാപകരെസ്സംബന്ധിച്ച് മൂക് കൊണ്ടുള്ള പ്രധാനനേട്ടം. ആദ്യവര്‍ഷം ലക്ചര്‍ ചിത്രീകരിച്ചാല്‍ എല്ലാ വര്‍ഷവും ആ വീഡിയോ തന്നെ നല്കാം. പിന്നീടെപ്പോഴെങ്കിലും അതേ വിഷയത്തില്‍ കൂടുതല്‍ നല്ല രീതിയില്‍ ക്ലാസെടുക്കാന്‍ അവസരമുണ്ടായാല്‍ പഴയ വീഡിയോയ്ക്കുപകരം പുതിയത് കൊടുത്തുതുടങ്ങുകയുമാവാം. അദ്ധ്യാപകര്‍ മടിയരായിത്തീരും എന്ന എതിര്‍വാദത്തിന് ഇവിടെ സാദ്ധ്യതയുണ്ട്. അത് പൂര്‍ണമായും തള്ളിക്കളയാനാവില്ല. എന്നാല്‍ ഒരു നല്ല അദ്ധ്യാപകന്‍ ചെയ്യേണ്ടത് ഇങ്ങനെ കിട്ടുന്ന അധികസമയം ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ്. സ്വന്തം അറിവ് മെച്ചപ്പെടുത്തുക, വിഷയത്തില്‍ സമീപകാലമുണ്ടായ മുന്നേറ്റങ്ങളടക്കം ഉള്‍പ്പെടുത്തി അധികവിഭവങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവയെല്ലാം തീര്‍ച്ചയായും പരിഗണിക്കണം. ഏറ്റവും പ്രധാനം പഠിതാക്കളുടെ സംശയങ്ങള്‍ തീര്‍ക്കാനും അവരോടൊപ്പം സംവദിക്കാനും സമയം ചെലവാക്കുക എന്നതാണ്. ചിതലരിക്കാനല്ല തലച്ചോര്‍ പഠിച്ചുകൊണ്ടേയിരിക്കുക (Lifelong Learning) എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം മേഖല തന്നെ ആഴത്തില്‍ പഠിക്കാനും പുതിയ വിഷയങ്ങള്‍ പഠിച്ചുതുടങ്ങാനും ആര്‍ക്കും താത്പര്യമുണ്ടാകുമല്ലോ. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ആര്‍ത്തി തലച്ചോറിന് ജന്മനാ ഉള്ളതാണ്. എന്നാല്‍ അതടക്കുക മാത്രമല്ല തുടര്‍പഠനത്തിന്റെ ലക്ഷ്യം, നിലനില്‍‌പ്പുകൂടിയാണ്. അതും രണ്ടുതരത്തില്‍. യാന്ത്രികമായ തൊഴില്‍ജീവിതം കൊണ്ട് തലച്ചോറിനുണ്ടാവുന്ന മുരടിപ്പ് മാറ്റി മാനസികാരോഗ്യം നിലനിര്‍ത്തുകയാണൊന്ന്. മാറിക്കൊണ്ടേരിക്കുന്ന സാങ്കേതികവിദ്യയ്ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കും ഒപ്പം സഞ്ചരിച്ച് മത്സരക്ഷമമായിരിക്കുകയാണ് (Competent) അടുത്തത്. ലളിതമായിപ്പറഞ്ഞാല്‍, സ്വയം പഴകിപ്പോകാതെ നോക്കുക. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് നൈപുണ്യവികസനത്തിനുള്ള പരിശീലനം നല്‍കുന്നുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് സ്ഥാപനത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ മാത്രമായിരിക്കും. സ്വന്തം നിലയ്ക്ക് ഏതെങ്കിലും കോഴ്സിന് ചേരാനുദ്ദേശിച്ചാല്‍ ജോലിസമയം അതിന് തടസമാവുകയും ചെയ്യും. ഇവിടെയാണ് ഇ-ലേണിങ്ങിന്റെ പ്രസക്തി. ഉദ്യോഗത്തിന്റെ സമയഘടനയെക്കുറിച്ചുള്ള ചിന്ത മറന്ന് കോഴ്സുകള്‍ക്ക് ചേരുകയോ തികച്ചും അനൌപചാരികമായി സ്വന്തം നിലയ്ക്ക് പഠിക്കുകയോ ചെയ്യാം. ഒരു കംപ്യൂട്ടര്‍ വിദഗ്ധന് പുതിയൊരു പ്രോഗ്രാമിങ് ഭാഷ പഠിച്ചെടുക്കാം. അല്ല സാഹിത്യപഠനത്തിലാണ് താത്പര്യമെങ്കില്‍ അതുമാവാം. നടന്നുനോക്കും, വീണോട്ടെ എങ്ങാനും താന്‍ പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ നാണംകെടില്ലേ എന്ന ഭയം പലരേയും പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ ഇ-ലേണിങ്ങില്‍ ഇതല്ല അവസ്ഥ. ആരുടെയും നിരീക്ഷണത്തിലല്ല എന്ന തോന്നല്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യമേകുന്നു. സ്വന്തം പരിമിതികള്‍ മനസ്സിലാക്കാനും അവ സ്വയം ശരിയാക്കാനും ശ്രമമുണ്ടാകുന്നു. പരസഹായം അത്യാവശ്യമാണെന്ന് തോന്നുന്ന ഘട്ടങ്ങള്‍ തീര്‍ച്ചയായുമുണ്ടാകാം. എന്നാല്‍ തന്റെ പ്രശ്നങ്ങള്‍ ഒരാള്‍ മാത്രം അറിഞ്ഞാല്‍മതിയല്ലോ. അഭിമാനപ്രശ്നങ്ങള്‍ ഒരു നല്ല വിദ്യാര്‍ത്ഥിയുടെ ലക്ഷണമല്ല, ശരിതന്നെ. എങ്കിലും മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടാകാവുന്ന ഈ പ്രശ്നത്തിന് ചിലപ്പോഴെല്ലാം ഇതുമാത്രമാണ് പ്രതിവിധി. ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ് ഭിന്നശേഷിയുള്ളവര്‍ക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെതന്നെ പഠിക്കാന്‍ ഇ-ലേണിങ് ഉപാധികള്‍ സഹായിക്കും. ഇ-ബുക്കുകള്‍ വായിച്ചുകേള്‍പ്പിക്കാനും മറ്റും സൗകര്യമുണ്ടല്ലോ. ബ്രെയിലി പ്രിന്റിങ് പോലെ ഇതിന് മുമ്പേ പരിഹാരങ്ങളില്ലെന്നല്ല. എന്നാല്‍ പ്രത്യേകരീതിയില്‍ തയ്യാറാക്കാത്ത വിഭവങ്ങള്‍കൂടി ഇവര്‍ക്കുപയോഗിക്കാനാവുമെന്നതാണ് ഇ-ലേണിങ്ങിന്റെ ഗുണം. ഭിന്നശേഷിയുള്ളവരുടെ ആശയവിനിമയരീതികള്‍ അറിയാത്തവര്‍ക്കും അവരുമായി ചര്‍ച്ചയിലേര്‍പ്പെടാം എന്നതും എടുത്തുപറയേണ്ട നേട്ടമാണ്. ഇഷ്ടമുള്ള സമയം, ഇഷ്ടമുള്ളത്ര സമയം, ഇഷ്ടമുള്ള ക്രമം താത്പര്യക്കുറവല്ല പലപ്പോഴും ക്ലാസുകളില്‍നിന്ന് നമ്മെ അകറ്റുന്നത്. ആ വിഷയത്തില്‍ നമുക്ക് താത്പര്യമുള്ളപ്പോഴല്ല ക്ലാസുണ്ടാവുക എന്നതാണ്. ചിത്രവും വിചിത്രവുമായ എത്രയെത്ര വിഷയങ്ങളിലാണ് നമുക്ക് താതപര്യം വന്നും പോയുംകൊണ്ടിരിക്കുന്നത്. ഒരു പ്രത്യേകസമയത്തെ താത്പര്യവും അപ്പോള്‍ക്കിട്ടുന്ന ക്ലാസും ഒത്തുപോയാല്‍ അസാമാന്യമായ നേട്ടമാകും ഉണ്ടാവുക. സ്കൂള്‍ വിദ്യാഭ്യാസത്തിലെ വലിയൊരു പ്രശ്നമാണിത്. വിഷയത്തില്‍ താത്പര്യമുള്ളവര്‍ക്കുപോലും ക്ലാസുകള്‍ ഉപയോഗശൂന്യമായിത്തീരാന്‍ ഇത് കാരണമാകും. എന്നാല്‍ ഇ-ലേണിങ്ങില്‍ ഈ പ്രശ്നമില്ല. 'ഓണ്‍-ഡിമാന്റ്' ആയതുകൊണ്ടുതന്നെ ഇഷ്ടം മൂക്കുമ്പോള്‍ എടുത്തുപഠിക്കാം. അതായത്, ഇഷ്ടമുള്ള സമ‌യത്ത് പഠനം. അതുപോലെ ഇഷ്ടമുള്ളത്ര സമയവുമെടുക്കാം. ഓരോ പഠിതാവിനും കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാനും പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കാനും വ്യത്യസ്ത അളവ് സമയമാണല്ലോ വേണ്ടിവരിക. പരമ്പരാഗതരീതിയിലുള്ള ക്ലാസുകളിലെ വലിയൊരു വെല്ലുവിളിയാണിത്. വേഗത്തില്‍ കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന പഠിതാക്കളോടൊപ്പമെത്താനാകാതെ മറ്റുള്ളവര്‍ വിഷമിക്കുന്നു. തിരിച്ച്, മറ്റുള്ളവരുടെ പതുക്കെപ്പോക്കുമൂലം ക്ലാസ് ഇഴഞ്ഞുനീങ്ങുന്നത് സമര്‍ത്ഥരില്‍ മടുപ്പുണ്ടാക്കുന്നു. പഠിപ്പിക്കുന്നവരുടെ കാര്യമോ? പരിശീലനം നേടിയ അദ്ധ്യാപകര്‍ക്കുപോലും പ്രായോഗികമായ കാരണങ്ങളാല്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ വേഗവ്യത്യാസം കണ്ടില്ലെന്നുനടിക്കേണ്ടിവരുന്നു. മറ്റുള്ളവരുടെ വേഗക്കുറവും വേഗക്കൂടുതലുമെല്ലാം സഹിക്കാന്‍ പഠിപ്പിക്കുന്നു എന്നത് സത്യത്തില്‍ വിദ്യാലയങ്ങളുടെ നേട്ടമാണ്. സഹിഷ്ണുതയുടെ ആദ്യപാഠങ്ങള്‍. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതത്ര ഉത്പാദനക്ഷമമല്ല. ചെറുക്ലാസുകളില്‍ പരമ്പരാഗതവിദ്യാഭ്യാസം തന്നെയാണ് നല്ലതെന്ന് പറയുമ്പോഴും ഉന്നതവിദ്യാഭ്യാസരംഗത്ത് ഇ-ലേണിങ് ആവശ്യമുണ്ടെന്ന് പറയുന്നതിന് ഒരു കാരണമാണിത്. ഇ-വിഭവങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവര്‍ എവിടെയെത്തി എന്ന് ആശങ്കപ്പെടേണ്ട കാര്യമേയില്ല. ഇതുമായി ബന്ധപ്പെട്ട് ഇ-ലേണിങ്ങിന് മുന്‍തൂക്കം കൊടുക്കുന്ന മറ്റുചില ഘടകങ്ങളുമുണ്ട്. പഠിതാക്കളുടെ വേഗവ്യത്യാസത്തിനുകാരണം ബുദ്ധിക്കൂടുതലോ കുറവോ ആകണമെന്നില്ല. പലപ്പോഴുമത് മുന്നറിവിന്റെയും ജീവിതപശ്ചാത്തലത്തിന്റെയുമൊക്കെ ഫലമാണ്. ഒരു നോവലിന്റെ നിരൂപണമാണ് പഠനവിഷയമെങ്കില്‍ ആ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് അത് മനസ്സിലാകാന്‍ സാദ്ധ്യതയേറെയാണ്. സിനിമയെക്കുറിച്ചുള്ള ഒരു ലേഖനം മലയാളപാഠാവലിയില്‍ വരുമ്പോള്‍ സിനിമാഭ്രാന്തന്മാരായിരിക്കും ഒന്നാമന്മാരാവുക. ഭാഷാപരമായ പരിമിതിയാണ് അടുത്തത്. വിഷയം ഇഷ്ടമാണെങ്കിലും പഠിപ്പിക്കുന്ന അദ്ധ്യാപകന്റെയോ പാഠപുസ്തകത്തിന്റെയോ ഭാഷ പഠിതാവിന് മനസ്സിലാകാതെ വരാം. ഇ-ലേണിങ്ങിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതിനെല്ലാം എളുപ്പം പരിഹാരം കണ്ടെത്താം. ഒരു പാഠത്തിലേക്ക് കടക്കുംമുമ്പ് അതുമായി ബന്ധപ്പെട്ട മുന്നറിവ് സമ്പാദിക്കാന്‍ അവസരമുണ്ട്. പഠനവിഭവങ്ങള്‍ ആവശ്യമുള്ള ഭാഷയില്‍ ലഭ്യമാക്കിയും പഠനവിഭവത്തിന്റെ ഭാഷ‍ പഠിച്ചെടുത്തും ഭാഷാപരമായ വെല്ലുവിളി മറികടക്കാം. ഇപ്പറഞ്ഞത് സത്യത്തില്‍ ഇലക്ട്രോണിക് പഠനവിഭവങ്ങളുടെ മാത്രം ഗുണങ്ങളല്ല, 'അസിങ്ക്രണസ്' പഠനത്തിന്റെ ഗുണങ്ങളാണ്. ഒരു തത്സമയ ക്ലാസ് സംവിധാനത്തിന്റെ ഒഴുക്കിന് നിന്നുകൊടുക്കുന്നതിനുപകരം സ്വന്തം സമയക്രമത്തില്‍ പഠിക്കുന്നതാണിത്. പഴയ തപാല്‍ കോഴ്സുകള്‍ ഉദാഹരണം. എന്നാല്‍ അസിങ്ക്രണസ് വിഭാഗത്തില്‍ ഇ-ലേണിങ്ങിനോളം സമ്പന്നമായ മറ്റൊരു രീതിയില്ല. എഴുത്തും ശബ്ദവും ചിത്രവും ചാറ്റുമെല്ലാം അതിന്റെ ഭാഗമാണല്ലോ. ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളത്ര സമയമെടുത്ത് പഠിക്കാമെന്നതുപോലെതന്നെ ആകര്‍ഷകമാണ് ഇഷ്ടമുള്ള ക്രമത്തില്‍ പഠിക്കാമെന്നത്. പരമ്പരാഗതരീതിയിലുള്ള ഒരു ക്ലാസാണ് പിന്തുടരുന്നതെങ്കില്‍ നടുക്കെവിടെയെങ്കിലും പിടിവിട്ടുപോയാല്‍ പിന്നെ ബാക്കിയുള്ള ഭാഗങ്ങളും മനസ്സിലായില്ലെന്നുവരും. മുഴുനീള വീഡിയോ ക്ലാസുകള്‍ മാത്രമായ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കും ഇതേ പോരായ്മയുണ്ട്. എന്നാല്‍ മികച്ച ഇ-ലേണിങ് കോഴ്സുകളെല്ലാം തന്നെ ചെറിയ ഭാഗങ്ങളായി തിരിച്ചിരിക്കും. ചിലത് ക്രമം തെറ്റിച്ചു പഠിക്കാം. ക്രമം അത്യാവശ്യമാണെങ്കിലോ, വേണ്ടത്ര മുന്നറിവ് നേടിയെടുക്കാനുള്ള സാവകാശവും സാഹചര്യവും ഉണ്ടാവുകയും ചെയ്യും. പരീക്ഷകളും ഡിജിറ്റല്‍ BOX സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രയോഗസാദ്ധ്യതയുള്ള ഒരു മേഖലയാണ് മൂല്യനിര്‍ണയം. ഇ-ലേണിങ് വിഭവങ്ങളും പ്ലാറ്റ്ഫോമുകളും തയ്യാറാക്കാനുള്ള ഇഎക്സ്ഇലേണിങ്, മൂഡില്‍ പോലുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലെല്ലാം തന്നെ ക്വിസ്സുകളും അസൈന്‍മെന്റുകളുമൊരുക്കാന്‍ സൌകര്യമുണ്ട്. പഠിച്ചതെന്ത്, പഠിക്കാനുള്ളതെന്ത് എന്ന് തിരിച്ചറിയലാണല്ലോ സത്യത്തില്‍ പരീക്ഷയുടെ ഉദ്ദേശം. പരമ്പരാഗതരീതിയിലുള്ള ക്ലാസ് ടെസ്റ്റുകളേക്കാള്‍ ഈ ആവശ്യം നിറവേറ്റാനാവുക പഠനസംവിധാനത്തിന്റെതന്നെ ഭാഗമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ്. പരമ്പരാഗതരീതിയിലുള്ള പരീക്ഷയിലും ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനാകും. ഫലപ്രഖ്യാപനം ഡിജിറ്റലായതിന്റെ ഗുണം ഒരുപാടുകാലമായി നാം അനുഭവിക്കുന്നുണ്ടല്ലോ. അതിനുമപ്പുറമാണ് യഥാര്‍ത്ഥസാദ്ധ്യതകള്‍. ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വണ്ടിയില്ലെന്നുപറഞ്ഞ് പരീക്ഷ നീട്ടിയ കഥ കേട്ടിട്ടുണ്ടോ? സത്യമാണ്. വൈകാതെയും ചോരാതെയും പരീക്ഷാകേന്ദ്രങ്ങളില്‍ ചോദ്യപ്പേപ്പര്‍ എത്തിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. വിതരണം ഡിജിറ്റലാക്കി ഇതിന് പരിഹാരം കണ്ടെത്താം. ശക്തമായ രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്ത് ചോദ്യക്കടലാസ് സൈറ്റിലിടുന്നു. കേന്ദ്രങ്ങള്‍ക്ക് ഇത് സൌകര്യംപോലെ ഡൌണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് മിനിറ്റുകള്‍ക്കുമുമ്പുമാത്രമാണ് കടലാസ് ഡീക്രിപ്റ്റ് ചെയ്യാനുള്ള പാസ്‌വേഡ് അയച്ചുകിട്ടുക. തുടര്‍ന്ന് ഫയല്‍ തുറന്ന് പ്രിന്റെടുക്കാം, പരീക്ഷാര്‍ത്ഥികള്‍ക്ക് കൈമാറാം. ഒബ്ജക്റ്റീവ് പരീക്ഷകളുടെ എഴുത്തും മാര്‍ക്കിടലും പൂര്‍ണമായും ഡിജിറ്റലാക്കാനാവും. ദേശീയതലത്തിലുള്ള എന്‍ട്രസ് പരീക്ഷകള്‍ക്കും മറ്റും കംപ്യൂട്ടര്‍-ബെയ്സ്ഡ് ടെസ്റ്റ് സാധാരണമാണല്ലോ. പരീക്ഷയെഴുതുന്നതോടൊപ്പംതന്നെ പശ്ചാത്തലത്തില്‍ മാര്‍ക്കുകൂട്ടലും നടക്കുന്നു. ഒബ്ജക്റ്റീവ് ശൈലിയിലല്ലാത്ത പരീക്ഷകള്‍ കംപ്യൂട്ടറിന് വിലയിരുത്താനാവില്ല. എന്നാല്‍ ഇവയുടെ എഴുത്ത് കംപ്യൂട്ടറിലാക്കുകയോ പേപ്പറുകള്‍ സ്കാന്‍ചെയ്തുകിട്ടുകയോ ചെയ്താല്‍ അദ്ധ്യാപകര്‍ക്ക് 'ഓണ്‍-സ്ക്രീന്‍ ഇവാലുവേഷന്‍' (കംപ്യൂട്ടര്‍ സ്ക്രീനില്‍ ഉത്തരക്കടലാസ് കണ്ട് മാര്‍ക്കിടല്‍) നടത്താനാകും. പരമ്പരാഗതരീതിയിലുള്ള ഇവാല്വേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാവശ്യമായ ചെലവും അധ്വാനവും സമയവും ഇങ്ങനെ ലാഭിക്കാം. പേപ്പര്‍ കാണാതെയാകല്‍, തിരിമറി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമാകും. മാര്‍ക്കിടല്‍ വേഗത്തിലാകുമെങ്കിലും ഡിജിറ്റല്‍ പരീക്ഷകള്‍ക്ക് ദോഷവുമുണ്ട്. കംപ്യൂട്ടറിലോ ടാബിലോ ഉള്ള പരീക്ഷയെഴുത്ത് എല്ലാ വിദ്യാര്‍ത്ഥികളും സുഖകരമായിരിക്കില്ല. സാങ്കേതികപ്രശ്നങ്ങളുണ്ടായാല്‍ അത് ശ്രദ്ധതിരിക്കുകയും പിരിമുറുക്കം കൂട്ടുകയും ചെയ്യും.
പാറ്റ്നാ എന്ന കപ്പലിൽ മക്കയെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാർ. കപ്പലിൽ നിന്നിറങ്ങാനുള്ള മൂന്ന്‌ നീക്കുപാലങ്ങളിലൂടെ അവരൊഴുകി. വിശ്വാസത്തിന്റെയും സ്വർഗ തീക്ഷ്ണതയുടെയും വെമ്പലിൽ അവർ നീങ്ങി. നഗ്നമായ പാദങ്ങളുടെ ചുവടുകളിലായി അവരൊഴുകി. വടക്കുനിന്നും തെക്കുനിന്നും കിഴക്കിന്റെ വിദൂരതകളിൽനികന്നും കാനനപാതകൾ താണ്ടിയും കടവുകൾ കടന്നും അത്ഭുതദൃശ്യങ്ങൾ കണ്ടും അന്യമായ ഭീതിയാൽ വലയം ചെയ്യപ്പെട്ടും ഉല്ക്കിടമായ അഭിവാഞ്ചയുമായി അവർ പരന്നൊഴുകി. ഒരാദർശത്തിന്റെ വിളികേട്ട്‌ അവർ നാടും വീടും വിട്ടിറങ്ങി. കഅബയിലേക്ക്‌. ഇംഗ്ളീഷ്‌ സാഹിത്യകാരൻ ജോസഫ്‌ കോൺറാഡിന്റെ ‘ലോഡ്ജിംഗ്‌’ എന്ന നോവലിലെ വരികളാണിത്‌. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും വിശുദ്ധ ഹജ്ജ്‌ നിർവ്വഹിക്കുന്നതിന്‌ വേണ്ടി വിശ്വാസി സമൂഹം മക്കാ മണലാരണ്യത്തിലേക്ക്‌ ഒഴുകിയെത്തിയിരിക്കുന്നു. ദൈവിക കൽപ്പനപ്രകാരമുള്ള ഹസ്രത്ത്‌ ഇബ്രാഹീം നബി (അ)യുടെ വിളിക്ക്‌ ഉത്തരം നൽകി ലക്ഷോപലക്ഷങ്ങൾ സഹസ്രാബ്ദങ്ങളായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി മക്കയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു. അഞ്ചുനേരം തിരുഞ്ഞു നിന്ന്‌ സൃഷ്ടാവിനെ നമിച്ച വിശുദ്ധ ഭവനത്തിന്റെ തിരുമുറ്റത്തേക്ക്‌, ഇബ്രഹീം നബി(അ) മുതലുള്ള പ്രവാചകൻമാർ സത്യ വിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിന്‌ തിരി തെളിയിച്ച മക്കയുടെ മടിത്തട്ടിലേക്ക്‌, വിശ്വപ്രവാചകൻ മുഹമ്മദ്‌ നബി(സ) ജനിച്ചു വളർന്ന്‌ ഇസ്ലാമികാധ്യാപനങ്ങൾക്ക്‌ വെളിച്ചമേകിയ നബിയുടെ ദേശത്തേക്ക്‌, ഇസ്ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടേയും ഈറ്റില്ലവും ഗ്രമങ്ങളുടെ മാതാവുമായ വിശുദ്ധ ഭൂമിയിലേക്ക്‌, സൃഷ്ടാവിന്റെ ഇഷ്ട അതിഥികളായി അവരെത്തിയിരിക്കുന്നു. നിഷ്കളങ്കതയുടെ നൈർമല്യങ്ങളുമായെത്തുന്ന പിഞ്ചു കുഞ്ഞുങ്ങളും, നയനങ്ങളിൽ യൗവനത്തിന്റെ തിളക്കമുറ്റുന്ന യുവ സമൂഹവും, ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ വയോജനങ്ങളും അക്കൂട്ടത്തിലുണ്ട്‌. ചൈയ്തുപോയ പാപ്പങ്ങളുടെ കുറ്റബോധവുമായി, സാമൂഹിക വൈയക്തിക സാമ്പത്തിക ബാധ്യതകളിൽ നിന്നെല്ലാം മുക്തരായി, നിറഞ്ഞ മനസുമായി കഅബാലയത്തിന്റെ മൂറ്റത്തേക്ക്‌ അവർ കാലെടുത്തു വെച്ചിരിക്കുന്നു. ‘ലബ്ബൈക്‌, അള്ളാഹുമ്മ ലബ്ബൈക്‌’ എന്ന മഹാമന്ത്രം ഭക്തി സാന്ദ്രമായി അവരുടെ അധരങ്ങളിൽ നിന്നും മുഴങ്ങി കേൾക്കുന്നു. ദൈവ പ്രീതി മാത്രമാണവരുടെ ലക്ഷ്യം. പ്രവാചകർ ഓർമിപ്പിക്കുന്നു: “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്‌. അവരെ അവൻ വിളിച്ചുവരുത്തിയതാണ്‌. അവർ വല്ലതും ചോദിച്ചാൽ അവൻ സ്വീകരിക്കും. പശ്ചാതപിച്ചാൽ പൊറുത്തുകൊടുക്കും”. കറുത്ത മേലങ്കിയണിഞ്ഞ കഅ​‍്ബാലയത്തിന്റെ ആദ്യദർശനംതന്നെ അവരെ ആത്മപുളകിതരാക്കുന്നു. അവർ ശാന്തരും നിർഭയരുമാണ്‌. ഇലാഹി സ്മരണകളാൽ മനസു നിറച്ചവരാണ്‌. സൃഷ്ടാവിന്റെ തിരുസന്നിധിയിൽ അവർ എല്ലാം എറ്റു പറയുന്നു. വികാരഭരിതരാകുന്നു. പൊട്ടിക്കരയുന്നു. തിരുഗേഹത്തെ ഇമവെട്ടാതെ നോക്കിയിരിക്കുന്നു. ആത്മ നൃവൃതിയുടെ നിമിഷങ്ങൾ. ഈ വികാര നിർഭരതയെ മുഹമ്മദ്‌ അസദ്‌ തന്റെ യാത്രാനുഭവമായ മക്കയിലേക്കുള്ള പാത എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ‘മിനുമിനുത്ത മാർബിൾ പാളികൾ. അവക്കുപുറത്ത്‌ സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങൾ നൃത്തം ചെയ്യുകയാണ്‌. കഅബക്കു ചുറ്റുമുള്ള തറയെ ഒരു വിസ്തൃതവൃത്തത്തിൽ ഇവ മൂടിനിൽക്കുന്നു. ആ മാർബിൾ പാളികൾക്ക്‌ പുറത്തുകൂടെ അനവധിയനവധി പേർ നടന്നുപോയി. ആണും പെണ്ണും. കറുത്ത മൂടുപടം അണിഞ്ഞുനിൽക്കുന്ന ദൈവഗേഹത്തെ ചുറ്റിപ്പറ്റി അവർ നടന്നു. ഇടക്ക്‌ ചിലർ കരയുന്നുണ്ട്‌. ചിലർ പ്രാർഥനയിൽ ഉച്ചത്തിൽ ദൈവത്തെ വിളിക്കുന്നു. നിരവധി പേർക്കും വാക്കുകളില്ല. കണ്ണുനീരില്ല. പക്ഷേ, അവർക്ക്‌ തലകുനിച്ചുമാത്രമേ നടക്കാനാവുന്നുള്ളൂ.’ ഹജ്ജ്‌ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേത്‌. ഉപാധികളോടെ നിർബന്ധമാക്കിയ ആരാധന. സൃഷ്ടാവും സൃഷ്ടിയുമായുള്ള ആത്മ ബന്ധത്തിന്‌ ഊഷ്മളത നൽകുന്നതാണ്‌ ഹജ്ജിന്റെ കർമ്മങ്ങൾ. സർവ്വ തി?കളുടേയും വിപാടനവും സൃഷ്ടാവിന്റെ പ്രീതിയുമാണ്‌ ഹജ്ജിന്റെ സത്ത. പ്രവാചക അധ്യാപനങ്ങളിൽ നിന്ന്‌ ഇത്‌ വ്യകതമാകുന്നതാണ്‌. “മബ്‌റൂറായ ഹജ്ജിന്‌ സ്വർഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ്‌ നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളിൽ നിന്ന്‌ വിമുക്തമാകുന്നതാണ്‌”. “ഹജ്ജ്‌ കർമ്മം അതിന്‌ മുമ്പ്‌ വന്നുപോയ സർവ്വ പാപങ്ങളും തകർത്ത്‌ കളയുന്നതാണ്‌”. ഹജ്ജിന്റെ മാഹാത്മ്യം ബോധ്യപ്പെടുത്താൻ ഈ തിരു വാക്ക്യങ്ങൾ മാത്രം പര്യാപ്തമാണ്‌. ശാരീരികവും മാനസികവും സാമ്പത്തികവുമായി സൃഷ്ടാവിനോടുള്ള പ്രതിബദ്ധത ഹജ്ജിലൂടെ പ്രകടമാകുന്നു. ഹജ്ജ്‌ മറ്റു ആരാധന കർമ്മങ്ങളിൽനിന്നും വ്യത്യസ്തം. ശാരീരികധ്വാനം, മാനസിക പ്രയത്നം, സാമ്പത്തിക വ്യയം തുടങ്ങി മറ്റു ആരാധനകളുടെ എല്ലാ സത്തയും ഹജ്ജിന്റെ കർമ്മങ്ങളിൽ ഉൾകൊണ്ടിരിക്കുന്നു. ഹജ്ജ്‌ ത്യാഗത്തിന്റെ, സഹനത്തിന്റെ, പാരസ്പര്യത്തിന്റെ, സഹവർത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ സന്ദേശമാണ്‌ നൽകുന്നത്‌. ഇവിടെ ദരിദ്രനും ധനികനും തമ്മിൽ അന്തരമില്ല. പണ്ഡിതനും പാമരനുമിടയിൽ വ്യത്യാസമില്ല. അറബിയെന്നൊ അനറബിയെന്നൊ വേർതിരിവുകളില്ല. ഭാഷ ദേശ വർണ്ണ വർഗ്ഗ വൈവിധ്യങ്ങൾക്കധീതമായി എല്ലാവരും ഹജ്ജിന്റെ ആത്മീയാനന്ദത്തിൽ ലയിക്കുന്നു. എല്ലാവർക്കും ഒരേ മനസ്‌, ഒരൊറ്റ വേഷം, ഒരേയൊരു മന്ത്രം. സൃഷ്ടാവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച്‌ അവർ ഹജ്ജിന്റെ കർമ്മങ്ങളിൽ മുഴുകുന്നു. ഇവിടെ ഇസ്ലാമിന്റെ സാഹോദര്യമെന്ന ഉദാത്തമായ സന്ദേശം പ്രായോഗികമാകുന്നു. ഹജ്ജിന്റെ വേഷ വിധാനങ്ങളിൽ പോലും അസമത്വമില്ല. ‘ഇഹ്‌റാമി’ലൂടെ എല്ലാവരും തുല്ല്യരാവുന്നു. ഇഹ്‌റാം നിറപ്പകിട്ടില്ലാത്ത വസ്ത്രം. രണ്ടേരണ്ട്‌ കഷ്ണം തുണി. ദൈവികതയിലേക്ക്‌ അടുക്കാൻ ഉചിതമായ വസ്ത്രം. ഒപ്പം മരണത്തിന്റെ ഓർമ്മപ്പെടുത്തലുകളും. ജീവിതയാത്രക്കൊടുവിൽ സൃഷ്ടാവിന്റെ സമക്ഷത്തിലേക്ക്‌ പുറപ്പെടുമ്പോഴും ഉടയാടയായി മൂന്ന്‌ കഷ്ണം തുണി. ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദ്‌ തന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ എഴുതി: ‘ഇഹ്‌റാം എന്നിൽ വല്ലാത്ത സ്വാധീനം ചെലുത്തി. ഇഹ്‌റാം വർഗവ്യത്യാസങ്ങളെയും സാംസ്കാരിക ഭിന്നതകളെയും അതിജയിച്ചു. ഇഹ്‌റാമിൽ ധനികനും ദരിദ്രനും ചേർന്നപ്പോൾ ബോഷ്പെയിന്റിംഗ്‌ പോലെ പശ്ചാതാപച്ചുവ. ഇഹ്‌റാം കഫൻ പുടവ പോലെ ജനകീയം.’ ഹജ്ജിന്റെ ഓരൊ കർമ്മങ്ങളിലും ചരിത്രത്തിന്റെ തിരു ശേഷിപ്പുകളുണ്ട്‌. പ്രവാചകൻ ഇബ്രഹീം(അ​‍ാമിന്റെയും പ്രാണ സഖി ഹാജറ(റ)യുടേയും അരുമസന്താനമായ ഇസ്മാഈൽ നബി(അ) യുടേയും ത്യാഗപൂർണ്ണമായ പരീക്ഷണങ്ങളുടെ, പരിത്യാഗത്തിന്റെ, നിഷ്കളങ്കമായ വിധേയത്വത്തിന്റെ ഓർമ്മപ്പെടുത്തലുകളുണ്ട്‌. സഅ​‍്‌യ്‌, തവാഫ്‌, കല്ലേറ്‌ തുടങ്ങിയ ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിലെല്ലാം ഇതു വ്യക്തമാണ്‌. ഹറഫാ മൈതാനിയിൽ ലക്ഷങ്ങൾ സംഗമിക്കുന്നത്‌, ആദ്യ പിതാവ്‌ ആദം നബി(അ)യും മാതാവ്‌ ഹവ്വ(റ)യുടേയും പുന:സമാഗമനത്തിന്റെ സ്മൃതിയുണർത്തിക്കൊണ്ടാണ്‌. ഇവിടെ മാനവികതയുടെ ഉദാത്തമായ സന്ദേശമാണ്‌ വിളംമ്പരം ചെയ്യപ്പെടുന്നത്‌. ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്‌ മാനവ ചരിത്രത്തിന്റെ സമാരംഭമെന്ന്‌ ഈ മഹാസമ്മേളനം ഓർമ്മപ്പെടുത്തുത്തു. ‘ഓ മനുഷ്യരേ, നിങ്ങളെ ഒരേ പുരുഷനിൽനിന്നും സ്ത്രീയിൽ നിന്നം സൃഷ്ടിച്ചു. നിങ്ങൾക്കന്യോന്യം പരിചയപ്പെടാനായി വിവിധ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽമാന്യന്മാർ കൂടുതൽ ഭക്തിയുള്ളവരത്രെ.’ എന്ന ഖുർആനിക വചനത്തിന്റെ പൊരുൾ മനവ ഹൃദയങ്ങളിലേക്ക്‌ പകരാൻ ഈ സംഗമത്തോളം വരുന്ന മറ്റൊന്നുമില്ല. ഹജ്ജ്‌ വിശ്വാസികളുടെ ജീവിതാഭിലാഷം. ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാകുമ്പോൾ വിശ്വാസി ഹൃദയങ്ങൾ ഭകതി നിർഭരമാകുന്നു. ഇസ്ലാമിന്റെ അഞ്ചാംസ്തംഭവും നിറവേറ്റാനയതിൽ അവർ കൃതാർഥരാണ്‌. പരകോടി ജനതക്ക്‌ വിശ്വാസത്തിന്റെ ദിവ്യ സന്ദേശം കൈമാറിയ പ്രവാചക നഗരിയായ മദീന യിലെത്തുമ്പോൾ വിശ്വാസി ഹൃദയങ്ങൾ ശാന്തം. സഹസ്രാബ്ദങ്ങളായി ഒരു നാഗരിക സംസ്കാരത്തിന്റെ അനശ്വരവും ത്യാഗോജ്ജ്വലവുമായ കഥ പറയുന്ന പുണ്യ തീർത്ഥം­ സംസം വിശ്വാസി മനസുകൾക്ക്‌ കുളിരു പകരുന്നു. എന്നും ഓർക്കാനും ഓമനിക്കാനും തേനൂറുന്ന നൂറ്‌ നൂറ്‌ സ്മരണകൾ സമ്മാനിച്ച ഹജ്ജിന്റെ അനുഭവങ്ങൾ നെഞ്ചിലേറ്റി നിറഞ്ഞ മനസോടെയും ആത്മസംതൃപ്തിയോടെയും സ്വദേശങ്ങളിലേക്ക്‌ പുറപ്പെടാൻ ഹാജിമാർ തയ്യാറെടുക്കുന്നു. അവസാനം വിടവാങ്ങലിന്റെ ത്വവാഫ്‌ ചെയ്ത്‌ തിരുഗേഹത്തോടും മക്കാ മരുഭൂമിയോടും വിടപറയുമ്പോൾ, വീണ്ടും ഈ പുണ്യ ഭൂമിയിലെത്താൻ കഴിയട്ടേയെന്ന്‌ വിശ്വാസി ഹൃദയങ്ങൾ മന്ത്രിക്കുന്നു. muhammed kunhi wandoor Muhammed Kunhi Wanddor at October 12, 2013 1 comment: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ലേഖനം Newer Posts Older Posts Home Subscribe to: Posts (Atom) സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത) ------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ... പ്രിയപ്പെട്ടവരുടെ വേർപാട്‌ മുഹമ്മദ്കുഞ്ഞി വണ്ടൂർ --------------------------------- ദി വസങ്ങൾക്കുമുമ്പ്‌ കോഴിക്കോട്ടേക്കുള്ള വിമാനവുംകാത്ത്‌ അബുദാബി എയർപ... ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ വൈ ദേശികാധിപത്യത്ത്യൽ നിന്നും മോചനം നേടിയിട്ട്‌ അറുപത്തഞ്ചാണ്ട്‌ പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്‌ വേണ്... സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത) ------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...
ആകെ മുന്നൂറില്‍ താഴെ ആളുകള്‍... താമസിക്കുന്നത് ഒരുമഹാസമുദ്രത്തിന്റെ നടുക്ക്., ഒരു ഒറ്റപ്പെട്ടദ്വീപില്‍... ഒരുഅഗ്നപര്‍വ്വതത്തിന്റെകീഴില്‍... തൊട്ടടുത്തമനുഷ്യവാസം 2430 കിലോമീറ്റര്‍ അകലെ! ആകെ ഒരുഡോക്ടര്‍, ഒരു സ്കൂള്‍ , ഒരു പള്ളി... ഒന്ന് ചുറ്റിയടിക്കാന്‍ ആകെയുള്ള സ്ഥലം പത്തുകിലോമീറ്റര്‍ !.... പുറംലോകം കാണണമെങ്കില്‍ ഏഴുദിവസം കപ്പല്‍ യാത്ര ചെയ്യണം ! . എന്താ സുഖംഅല്ലെ? ഇതാണ് Tristan da Cunha . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടവര്‍ എന്ന ഖ്യാതി അഭിമാപൂര്‍വ്വം കൊണ്ട് നടക്കുന്ന അറ്റ്‌ ലാന്റ്റിക്കിലെ ഒരു ദ്വീപ് ! ഒറ്റപ്പെടല്‍ എന്ന വാക്ക് തീര്‍ത്തും അന്വര്‍ഥമാകുന്ന സ്ഥലമാണ് Tristan Da Cunha എന്ന അറ്റ്ലാന്ട്ടിക് സമുദ്ര ദ്വീപ് . ഏറ്റവും അടുത്ത മനുഷ്യവാസമുള്ള സ്ഥലത്തേക്കുള്ള (Saint Helena islands) ദൂരം വെറും 2430 km!!.ഇനി ഏതെങ്കിലും വന്കരയിലെക്കാണെങ്കില്‍ പിന്നെയും കൂടും (South Africa: 2816 km & South America: 3360 km). ബ്രിട്ടന്റെ Overseas Territory ആയ സെന്റ്‌ ഹെലെന ദ്വീപുകളുടെ (നെപ്പോളിയന്‍ തടവില്‍ കിടന്ന ദ്വീപ് ) കീഴില്‍ south Atlantic Ocean ല് ഉള്ള അഗ്നിപര്‍വത നിബിഡമായ (Queen Mary's Peak, 2,062 m) ഒരു ദ്വീപു സമൂഹമാണിത്. ലോകത്ത് ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്നവര്‍ എന്ന് അഭിമാനത്തോടെയാണ് ഇവിടെയുള്ള ഏകദേശം 275 പേരും പറയുന്നത്. ഇവര്‍ എല്ലാവരും അടുത്ത ബന്ധുക്കള്‍ ആണെന്നുള്ളതാണ് ഏറെ രസകരം . കാരണം വര്‍ഷങ്ങളായി പുറത്തുനിന്നുംപെണ്ണ് കിട്ടാറില്ല സോറി കെട്ടാറില്ല എന്നതാണ് കാരണം. പ്രധാന ദ്വീപില്‍ ആണ് (98 km²) തലസ്ഥാനമായ Edinburgh of the Seven Seas സ്ഥിതി ചെയ്യുന്നത് . (സ്കോട്ട്ലന്‍ഡിലെ Edinburgh യുമായി തെറ്റി പോകാതിരിക്കുവാനാണ് ഈ വലിച്ചു നീട്ടല്‍ !) 1506 ല്‍ ഈ ദ്വീപ് കണ്ടുപിടിച്ച പോര്‍ട്ടുഗീസ്‌ നാവികനായ Tristão da Cunha ന്‍റെ പേരില്‍ ആണ് ദ്വീപ് അറിയപ്പെടുന്നത് . മനുഷ്യവാസമില്ലാത്ത Nightingale Island, Inaccessible island, Gough Island എന്നിവയാണ് ഇതില്‍ പെട്ട മറ്റു ദ്വീപുകള്‍ . 5 റൂമുകളുള്ള St. Mary's School ആണ് ഏക പഠന കേന്ദ്രം. ദക്ഷിണാഫ്രിക്കയിലെ Cape Town ല് നിന്നും 7 ദിവസത്തെ കപ്പല്‍ യാത്രകൊണ്ട് ഇവിടെ എത്തി ചേരാം. (2005 ല് മാത്രമാണ് ഇവര്‍ക്ക് ഒരു ബ്രിട്ടീഷ് പോസ്റ്റ്‌ കോഡ് (TDCU 1ZZ) കിട്ടിയത്! ) ആകെയുള്ള ഒരു ഞണ്ട് ഫാക്ടറി (lobster factory) ആണ് ഏക വ്യവസായ കേന്ദ്രം . ഇവിടെ നിന്നുള്ള (ഞണ്ട് , crayfish) കയറ്റുമതിയും , പിന്നെ കൃഷിയും, സ്റ്റാമ്പ് വില്‍പ്പനയും ആണ് ഇവിടുള്ളവരുടെ പ്രധാന ജീവിത മാര്‍ഗ്ഗം . ആകെയുള്ള 275 പേരും എണ്‍പത് കുടുംബങ്ങള്‍ ആയി ആണ് താമസിക്കുന്നത് . അതുകൊണ്ട് തന്നെ വളരെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഇവിടെ സാധാരണ ആണ് . (എല്ലാവരും ആംഗ്ലിക്കന്‍ ,കാത്തലിക് ക്രിസ്ത്യാനികള്‍ ആണ് ) തന്മ്മൂലം ആണെന്ന് പറയപ്പെടുന്നു , ഇവര്‍ക്കിടയില്‍ ആസ്മയും ഗ്ലൂക്കൊമയും സാധാരണയാണ് . ഇത്രയം പേരേ നോക്കാന്‍ ഒരു ഡോക്ടറും അഞ്ചാറു നഴ്സുമാരും ആണുള്ളത് . കാര്യമായ അസുഖം വല്ലതും വന്നാല്‍ 2816 കി . മി അകലെയുള്ള കേപ് ടൌണില്‍ ചെല്ലണം ! ഇനി ഞായറാഴ്ച ഒന്ന് ചുറ്റിയടിക്കാം എന്ന് വെച്ചാല്‍ ദ്വീപിനു നെടുനീളെ അകെ പത്തു കിലോമീറ്റര്‍ നീളമേ ഉള്ളൂ ! പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമാണ് ഈ ദ്വീപ് സമൂഹം . ഈ ദ്വീപു സമൂഹത്തിലെ Inaccessible Island ല് മാത്രം കാണപ്പെടുന്ന The Inaccessible Island Rail ആണ് പറക്കാന്‍ കഴിവില്ലാത്ത ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി !!! മറ്റു മനുഷ്യരില്‍ നിന്നുള്ള "ഒറ്റപ്പെടല്‍ " ആണ് ഈ കുഞ്ഞന്‍ പക്ഷിയെ ഈ നൂറ്റാണ്ടിലും നിലനിര്‍ത്തിയത് (ഇതിലും ചെറുതായിരുന്ന Stephens Island wren എന്ന പക്ഷി കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു ! ). ഇതിനു അടുത്തുള്ള ദ്വീപുകളില്‍ വേറെയും ചില പറക്കാപക്ഷികള്‍ ചിക്കിചികഞ്ഞു നടന്നിരുന്നു (Ascension crake, Saint Helena swamphen), പക്ഷെ കാലത്തെയും , അധിനിവേശത്തെയും ചെറുക്കാന്‍ ഇവക്കായില്ല.
പ്രിയ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറുകള്‍ ഇതാ ഈ വാരം പുതിയ ഒരു കൂട്ടം പുസ്തകങ്ങളുമായി നിങ്ങളുടെ തൊട്ടരികില്‍. ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഇന്ന് കൂടി ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം. ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനാകും. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാകും. മലയാളികള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങളാണ് സ്റ്റോര്‍ റഷ് അവറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ഇപ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ! ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874 Share Prev Post 200 മലയാള നോവലുകളെ അടുത്തറിയാന്‍ ഉതകുന്ന മഹാഗ്രന്ഥം, ‘മലയാള നോവല്‍ സാഹിത്യമാല’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം Next Post മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വരകൃതികൾക്കൊപ്പം സെൽഫ് ഹെൽപ് പുസ്തകങ്ങളും ഇന്ന് ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ !
HomeTechവാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റുമുട്ടി വാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റുമുട്ടി Saturday, April 23, 2022 കാഞ്ഞങ്ങാട്: വാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റ് മുട്ടി. അക്രമത്തിൽ പരിക്കേറ്റ് 2 പേർ ആശുപത്രിയിലായി. 4 പേർക്കെതിരെ പോലീസ് കേസെടുത്ത ഭീമനടിയിലാണ് സംഭവം. കൂലോത്ത് വളപ്പിലെ 30കാരനായയുവാവിനെയും മണിയംകോട്ടെ 25 കാരനെ യുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 30കാരൻ്റെ ഭാര്യയുടെ ചില ഫോട്ടോകൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തപ്പോൾ ഭീമനടി കമ്പിപ്പാലത്തിനടുത്ത് ആക്രമിച്ചെന്ന പരാതിയിൽ ചിറ്റാരാക്കാൽ പോലീസ് 25 കാരനെതിരെ കേസെടുത്തു. 30 കാരൻ്റെഭാര്യയുമായി മുൻപ് പരിചയത്തിലായിരുന്നെന്ന വിരോധത്തിൽ 3 പേർ ആക്രമിച്ചെന്ന പരാതിയിലും ചിറ്റാരിക്കാൽ പോലിസ് മറ്റൊരു കേസ് കുടി റജിസ്റ്റർ ചെയ്തു.
വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്. ഇപ്പോൾമുമ്പ് 16:20, 16 ഫെബ്രുവരി 2014‎ CMMurali സംവാദം സംഭാവനകൾ‎ 1,81,524 ബൈറ്റുകൾ −6‎ →‎സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി ഇപ്പോൾമുമ്പ് 16:17, 16 ഫെബ്രുവരി 2014‎ CMMurali സംവാദം സംഭാവനകൾ‎ 1,81,530 ബൈറ്റുകൾ +204‎ →‎സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി ഇപ്പോൾമുമ്പ് 16:12, 16 ഫെബ്രുവരി 2014‎ CMMurali സംവാദം സംഭാവനകൾ‎ 1,81,326 ബൈറ്റുകൾ +6,983‎ →‎സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ ഇപ്പോൾമുമ്പ് 22:47, 15 ഫെബ്രുവരി 2014‎ CMMurali സംവാദം സംഭാവനകൾ‎ 1,74,343 ബൈറ്റുകൾ −4,870‎ ഇപ്പോൾമുമ്പ് 22:25, 15 ഫെബ്രുവരി 2014‎ CMMurali സംവാദം സംഭാവനകൾ‎ 1,79,213 ബൈറ്റുകൾ +1,79,213‎ ' div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: ...' താൾ സൃഷ്ടിച്ചിരിക്കുന്നു
മൂവാറ്റുപുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ കാറില്‍ മടങ്ങുകയായിരുന്ന തൃശ്ശൂര്‍ മണ്ണുത്തി സ്വദേശികളായ അയ്യപ്പന്‍മാരെ ആയുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിച്ചു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കാവുങ്കര കൊച്ചങ്ങാടി പുത്തന്‍പുര മുഹസിന്‍(22)നെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. കൂടെയുണ്ടായിരുന്ന മനീഷ്‌(19), ആഷിഖ്‌(19) എന്നിവരാണ്‌ ഒളിവിലുള്ളത്‌. ഇന്നലെ വൈകിട്ട്‌ 3.15മണിയോടെ മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആര്‍ ജംഗ്ഷനിലാണ്‌ സംഭവം നടന്നത്‌. ശബരിമല ദര്‍ശനം കഴിഞ്ഞ്‌ ഇന്നോവകാറില്‍ ഏഴുപേരുള്ള അയ്യപ്പസംഘം സ്വദേശമായ തൃശ്ശൂര്‍ക്ക്‌ പോകുന്നവഴി മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ആവോലിക്കടുത്ത്‌ വച്ച്‌ വാഹനത്തിന്‌ മുന്നില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാറിന്‌ മുന്നില്‍ സഞ്ചരിച്ച്‌ കാറിന്‌ കടന്ന്‌ പോകാന്‍ കഴിയാത്തവിധത്തില്‍ തടസ്സപ്പെടുത്തികൊണ്ടിരുന്നു. കാറിന്‌ കടന്നുപോകുവാന്‍ വേണ്ടി ഹോണ്‍ മുഴക്കിയപ്പോള്‍ ബൈക്കിലിരുന്നവര്‍ കൈയിലുള്ള ഇരുമ്പ്‌ ദണ്ഡ്‌ കാറിനു നേരെ ചൂണ്ടികാണിച്ച്‌ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന്‌ അയ്യപ്പന്‍മാര്‍ പറഞ്ഞു. മൂവാറ്റുപുഴ ടൗണില്‍ എത്തിയപ്പോള്‍ കാര്‍ ട്രാഫിക്‌ കുരുക്കില്‍ പെടുകയും ബൈക്കിലെ സംഘം നിങ്ങളെ വെറുതെ വിടില്ലെന്ന്‌ ആക്രോശിച്ച്‌ മുന്നോട്ട്‌ പോവുകയും ചെയ്തു. ട്രാഫിക്‌ കുരുക്ക്‌ നീങ്ങി അയ്യപ്പസംഘത്തിന്റെ വാഹനം എം സി റോഡില്‍ ഐ.ടി.ആര്‍ ജംഗ്ഷനു പത്ത്‌ മീറ്റര്‍ അകലെ എത്തിയപ്പോള്‍ ബൈക്കില്‍ പോയവരടക്കം മൂന്നംഗ സംഘം തടഞ്ഞ്‌ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌ കാറിന്റെ ഡോര്‍ തുറന്ന്‌ അയ്യപ്പന്‍മാരായ സജിത്തിനെയും സനീഷിനെയും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ അക്രമികളില്‍ ഒരാള്‍ ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ കാറിന്റെ പുറകുവശത്ത്‌ അടിക്കുകയായിരുന്നു. അയ്യപ്പന്‍മാരെ തടഞ്ഞ്‌ നിര്‍ത്തി മര്‍ദ്ദിക്കുന്നത്‌ കണ്ട നാട്ടുകാര്‍ തടിച്ച്കൂടുകയും, ഹൈവേ പോലീസിനെ വിവരമറിയിച്ചതനുസരിച്ച്‌ അവര്‍ എത്തിയാണ്‌ മുഹസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്‌. മറ്റുള്ളവര്‍ ഇതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ മൂവാറ്റുപുഴ സി ഐ പി. പി. ഷംസ്‌, എസ്‌.ഐ പി. എ. ഫൈസല്‍ എന്നിവര്‍ സംഭവസ്ഥലത്ത്‌ കുതിച്ചെത്തി. പ്രതിയെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി, തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത്‌. ഒളിവിലുള്ള ഇവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌. ആക്രമണത്തിന്‌ ഇരയായ അയ്യപ്പന്‍മാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ സ്വദേശത്തേക്ക്‌ വിട്ടയക്കുകയും ചെയ്തു. സംഭവം അറിഞ്ഞ്‌ പോലീസ്‌ സ്റ്റേഷനില്‍ എത്തിയ ആര്‍എസ്‌എസ്‌ നേതാക്കളായ എന്‍. എസ്‌. ബാബു, രാജീവ്‌, ജിതിന്‍ രവി, സുധീഷ്‌ സോമന്‍ എന്നിവര്‍ പോലീസ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അയ്യപ്പന്‍മാര്‍ക്ക്‌ നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു. ShareTweetSend Related Posts കേരളം ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി കേരളം വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ കേരളം വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
ഉമ്മമാരുടെ വക ബിരിയാണി ഇണ്ടായിരുന്നു. ഷാന എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കി എന്ന് പറഞ്ഞു. ഒന്നും ശ്രെദ്ധിക്കാൻ പോലും പറ്റിയില്ല. മനസ്സ് ആകെ അസ്വസ്ഥത ആയിരുന്നു. അജുക്കടെ വാപ്പിച്ചി ഒന്നും അറിഞ്ഞിട്ടില്ലന്ന് പറഞ്ഞ്. വാപ്പിച്ചി മാത്രം അല്ല അവിടെ ആരും ഒന്നും അറിഞ്ഞിട്ടില്ല.എന്തോ വല്ലാത്ത പേടി പോലെ തോന്നുന്നു. എന്തായിരിക്കും അജുക്കടെ മനസ്സിൽ.എന്തായാലും അജുക്കനെ ഭർത്താവായി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിനെറ്റ മുറിവ് അത്ര പെട്ടന്ന് മായില്ലല്ലോ.മറ്റൊരു വിവാഹജീവിതത്തെ കുറിച്ച് ആലോചിച്ചിട്ട് കൂടി ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദിവ്യയും അച്ഛനും അമ്മയും ചേട്ടനും ചേച്ചി പെണ്ണും വന്നു. പിന്നെ അഭി ചേട്ടനും. എല്ലാവരും പരിചയപ്പെടലും കളിയും ചിരിയും എല്ലാമായി രസിക്കേണ്. ദുഷ്ടത്തികൾ എന്നെ ഒന്ന് മൈൻഡ് ചെയ്യണ്ടോന്ന് നോക്കിയേ. എല്ലാരും അജുക്കടെ വട്ടം കൂടി ഇരിക്കെ ഹോ എന്താ സംസാരം. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ചാവാറായി.കുഞ്ഞോനെങ്കിലും എന്റെ അടുത്ത് നിക്കൂന്ന് വിചാരിച്ചു. എവിടന്ന് അവന്റെ പോടി പോലുമില്ല കണ്ട് പിടിക്കാൻ. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോഴാ അവരെല്ലാം എന്റെ അടുത്തേക്ക് വന്നത്. ” കല്യാണപെണ്ണ് ഇവിടെ നാണിച്ചിരിക്കേണോ ” ” അതേടി ഇവിടെ കളം വരച്ചു കളിക്കേരുന്നു ന്തേ കൂടുന്നോ ” ” ഹോ ഭയങ്കര ചൂടിലാണല്ലോ. എന്ത് പറ്റി ” ” എന്ത് പറ്റിയെന്ന് നിനക്ക് അറിയില്ലേ ” എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു. എന്റെ അവസ്ഥ അവർക്ക് മനസ്സിലാവൂല. അജുക്ക എന്റെ നല്ല സുഹൃത്തായിരുന്നു. മറ്റൊരു തരത്തിലുള്ള ഇഷ്ടം എനിക്കോ അജുക്കക്കോ ഇല്ലായിരുന്നു. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയാം എങ്കിലും പുതിയൊരു ജീവിത്തിലേക്ക് കടക്കുമ്പോ ഒരുപാട് പ്രതീക്ഷകളും കാണില്ലേ. എനിക്ക് മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ കഴിയണ്ടേ. അമ്മ വന്ന് എന്റെ തലോടിയപ്പോ ഞാൻ ആ തോളിലേക്ക് ചാഞ്ഞു. ” മോളേ അവൻ നല്ലവനാ. മോളെ പൊന്ന് പോലെ നോക്കും. അവന്റെ സംസാരത്തിൽ നിന്ന് അറിയാം അവന് മോളെ ഒരുപാട് ഇഷ്ടമാണെന്ന്. ഒന്നു കൊണ്ടും പേടിക്കണ്ടാട്ടൊ ഞങ്ങളൊക്കെ ഇല്ലേ കൂടെ ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അജുക്കക്ക് എന്നെ ഇഷ്ടമാണെന്നൊ. എനിക്ക് ഇത് വരെ അങ്ങനെ തോന്നിയിട്ടില്ലല്ലോ. അന്ന് റീഡിങ് റൂമിൽ വെച്ച് ഉണ്ടായ സംഭവം ഓർമയിൽ വന്നപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കമാണ് മുന്നിൽ വന്നത്. എന്തായാലും ഇന്ന് തന്നെ അജുക്കനോട് സംസാരിച്ചു കാര്യങ്ങൾ ക്ലിയർ ചെയ്യണം. ഇന്ന് എന്തായാലും ഇവിടെ തന്നെയാ കൂടുക. നാളെ അജുക്കടെ വീട്ടിലേക് പോണം. ഉപ്പ ഇന്ന് തന്നെ തിരിച്ചു പോകണേ. ഉമ്മാമ്മയെയും കൂട്ടി വേഗം വരാന്ന് പറഞ്ഞു. ദിവ്യയും ബാക്കി ഉള്ളവരും ഉപ്പ പോയി കഴിഞ്ഞിട്ടാ ഇറങ്ങിയത്. അവരെല്ലാം നല്ല സന്തോഷത്തിലാ. എന്ത് കൈ വിഷമാണാവോ കൊടുത്തേ എല്ലാരും അജുക്കനോട്‌ യാത്ര പറഞ്ഞു കളിച്ചു ചിരിച്ചോക്കേ പോണേ. നമ്മളെ വേണ്ടാത്ത പോലെ. ഹ്മ്മ് ഇനി ഇങ്ങട് വരട്ടെ ഞാൻ മൈൻഡ് ചെയ്‌യൂലാ. അഭി ചേട്ടൻ ഇറങ്ങാൻ നേരം എന്റെ അടുത്തേക്ക് വന്നു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. ഇപ്പൊ സാഹചര്യം ശരിയല്ല പിന്നെ പറയാന്ന് പറഞ്ഞു ഷാനയെ നോക്കി ചിരിച്ചിട്ട് പോയി. പടച്ചോനേ ഇനി ഷാനയെ മൂപ്പർക്ക് ഇഷ്ടമാണോ. അങ്ങനെ വല്ലതും പറയാനാണോ ആവോ. വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട്. പറഞ്ഞിട്ട്ങ്ങട് പോയാ പോരെ… രാത്രി ആകും തോറും എന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി. വേറെ ഒരുക്കങ്ങൾ ഒന്നും ഇല്ലാതെ സാധാരണ ഒരു ചുരിദാർ ധരിച്ചു ഞാൻ റൂമിലേക്ക് പോയി. പാല് ഒഴിവാക്കാൻ ശ്രെമിച്ചിട്ടും ഉമ്മ സമ്മതിച്ചില്ല. റൂമിൽ ചെന്നപ്പോൾ അജുക്ക ബുക്കും നോക്കി ഇരിക്കാണ്. ഇങ്ങേർക്ക് ഇതെവിടെന്ന് കിട്ടി. ആ ഞാൻ തന്നെ അവിടന്ന് വായിക്കാൻ എടുത്തോണ്ട് വന്നതാ. തിരിച്ച് കൊടുക്കാൻ മറന്നു. ഞാൻ ആലോചിച്ചു നിക്കണ കണ്ടാണന്ന് തോന്നുന്നു ആള് എന്റെ അടുത്തേക്ക് വന്നത്. ” എന്തെ ഐഷു ഇങ്ങനെ നിക്കണേ. ഇതെന്താ കയ്യില്. ഓ പാലാണല്ലോ. ഓരോ ചടങ്ങുകളെ. നീ വാ ഇരിക്ക് ” ഇങ്ങേരു എന്ത് കൂൾ ആയിട്ടാ സംസാരിക്കണെ. എനിക്കാണെങ്കിൽ ഒന്നും പറയാനും കിട്ടുന്നില്ലല്ലോ എവിടന്ന് തുടങ്ങും. ഏയ്യ് ഐഷു ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് കാര്യം ഇല്ല പറയാനുള്ളത് ധൈര്യം ആയിട്ട് പറയണം. ഞാൻ എന്നോട് തന്നെ പറഞ്ഞു. ” ഐഷുന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ” ഇങ്ങേർക്ക് മനസ്സ് വായിക്കാനും അറിയോ. ഞാൻ പറഞ്ഞു എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്നു. എന്തങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ” ഐഷു ഇവിടെ നിന്ന് വേണ്ട. നമുക് ടെറസിലേക്ക് പോകാം. അവിടെ ആകുമ്പോ നിനക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റും. ” ശെരിയാ ടെറസിൽ എന്റെ റോസാ ചെടികൾക്ക് നടുവിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാണ് മനസ്സിന്. സ്വസ്ഥം ആയിട്ട് എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ പറയാം. ഞങ്ങൾ നേരെ ടെറസിലേക്ക് പോയി. കുറച്ച് നേരം കാറ്റ് കൊണ്ട് നിന്നു. അജുക്കയാ സംസാരിച്ച് തുടങ്ങിയത്. ” ഐഷു ഇന്ന് നിന്റെ മനസ്സിലുള്ളത് മുഴുവൻ നിനക്കെന്നോട് പറയാം. ഒന്നും ഒളിച്ചു വെക്കേണ്ട. എനിക്കറിയാം പെട്ടന്ന് ഒരു കല്യാണത്തിന് നിന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലാന്ന്. എന്താണെങ്കിലും നിനക്ക് എന്നോട് പറയാം. എന്തും ചോദിക്കാം. ” ” അജുക്ക ഇങ്ങള് പറഞ്ഞത് ശെരിയാ പെട്ടന്ന് ഒരു കല്യാണം അത് എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല. എന്റേത് രണ്ടാംകെട്ട് ആണ്. എന്തൊക്ക പറഞ്ഞാലും അങ്ങനെയേ പറയൂ എല്ലാരും. ഇക്കാക്കും അത് പിന്നീട് ഒരു ബുദ്ധിമുട്ടാകും. എനിക്കറിയാം വാപ്പയുടെ ആരോഗ്യസ്ഥിതി കാരണമാണ് അജുക്കക്ക് ഇത് ഈ നിക്കാഹിനു സമ്മതിക്കേണ്ടി വന്നത്. അത് മാത്രം അല്ല നാളെ ഇക്കാടെ വാപ്പിച്ചി ഇതൊക്കെ അറിഞ്ഞാ വെല്യ പ്രശ്നം ആകൂലേ. അത് കൊണ്ട്… ” ” അത് കൊണ്ട്?? ” ” അത് കൊണ്ട് എല്ലാരേം പറഞ്ഞു മനസ്സിലാക്കീട്ട് വാപ്പാടെ അസുഖം എല്ലാം ബേധം ആയിട്ട് ഞാൻ തന്നെ ഒഴിഞ്ഞു തന്നോളാം. വിവാഹം രജിസ്റ്റർ ചെയ്യണ്ട അപ്പൊ പിന്നെ ഡിവോഴ്സ് എന്നൊരു പ്രോബ്ലം വരുന്നില്ലല്ലോ. ” ” ഇത്രേം ഒള്ളോ നിനക്ക് പറയാൻ. ” ” ഹ്മ്മ് ” ” പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു എന്നെ സ്നേഹിക്കാൻ ടൈം വേണോന്ന് പറയാൻ ആയിരിക്കുംന്ന്. ഇതിപ്പോ എന്നെ വിട്ടിട്ട് പോകും എന്ന് പറയാൻ ആയിരുന്നോ. നീ എന്താ വിചാരിച്ചേ എനിക്ക് ഇഷ്ടമില്ലഞ്ഞിട്ടും വാപ്പയുടെ നിർബന്ധം കാരണം ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചതെന്നൊ. നീ അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ട്. നിന്നെ കാണുന്നതിന് മുമ്പേ സ്നേഹിച്ചു തുടങ്ങിയതാ നിന്നെ ഞാൻ. ഉമ്മിച്ചിക്കും ഫൈസിക്കും നിന്നെ കുറിച്ച് മാത്രേ പറയാൻ ഇണ്ടായിരുന്നുള്ളൂ. പക്ഷെ ഇവിടെ വന്നപ്പോ നിന്റെ കല്യാണം കഴിഞ്ഞതാന്ന് അറിഞ്ഞപ്പോ ശെരിക്കും തകർന്ന് പോയി ഞാൻ. എങ്കിലും ആ മുഖം ഒന്ന് കാണാൻ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു. അന്ന് ആ മഴയത്ത് നീ ബോധമറ്റു കിടന്നപ്പോ ദേ ഈ നെഞ്ച കലങ്ങിയത്. പിന്നേ ഷാനുന്റെ കാര്യങ്ങൾ അറിഞ്ഞപ്പോ ചെറിയൊരു സന്തോഷം തോന്നി. ഇത് മാത്രം അല്ലാട്ടോ വേറെ ഒരു കാര്യം കൂടി ഉണ്ട്. ആരോടും പറയാത്തത് അഭിക്കല്ലതെ മറ്റാർക്കും അറിയാത്തത്. ” ഇത്രേം കേട്ടപ്പോ തന്നെ എന്റെ കിളി പോയി ഇരിക്കേണ് അപ്പോഴാ സസ്പെൻസ് ഇട്ട് സംസാരിക്കണെ. ” അതെന്താ?? ” ” നീ ഒരിക്കൽ എറണാകുളത്ത് കോളേജ് ഫെസ്റ്റിന് പോയിരുന്നില്ലേ. ” ” ആ ഞാൻ ഫസ്റ്റ് ഇയർ പഠിക്കുമ്പോ. അത് അജുക്കക്ക് എങ്ങനെ അറിയാം ” ” ഞാൻ കണ്ടിരുന്നു നിന്നെ. ബസ്സിൽ കേറാൻ ഓടിയപ്പോ എന്റെ നെഞ്ചത്ത് ഇടിച്ചിട്ടാ പോയേ. ആ ഇടിച്ച ഇടിയിൽ സിനിമയിൽഒക്കെ പറയുംപോലെ ഒരു സ്പാർക്ക് അങ്ങട് ഇണ്ടായി.അഭിടെ കസിനെ കാണാൻ പോയതായിരുന്നു ഞങ്ങള്. എനിക്ക് കേറേണ്ട ബസ് അല്ലാതിരുന്നിട്ട് കൂടി ആ ബസിൽ കേറിയത് ഈ പെണ്ണിന്റെ മുഖം അങ്ങ് മനസ്സിൽ കേറി പറ്റിയത് കൊണ്ടാ. നിന്റെ തൊട്ട് പിറകിലെ സീറ്റിൽ ഞാനും ഇണ്ടായിരുന്നു. എന്റെ അടുത്തിരുന്ന മോശടൻ നിന്നെ തോണ്ടി കൊണ്ടിരുന്നത് ഞാൻ കണ്ടില്ല. നീ പെട്ടന്ന് തിരിഞ്ഞ് നോക്കുന്നതും എന്റെ അടുത്ത് ഇരുന്ന ആള് പെട്ടന്ന് എണീറ്റ് പോകുന്നതും കൂട്ടി വായിച്ചപ്പോ മനസ്സിലായി. എന്റെ അടുത്തിരുന്നത് ഞരമ്പൻ ആയിരുന്നെന്നു. അവനിട്ടു പൊട്ടിക്കാൻ കൈ തരിച്ചതാ പിന്നെ നിന്റെ പറച്ചിൽ കേട്ടപ്പോ വേണ്ടെന്ന് വെച്ചു. ” നീ അയാളെ നോക്കി പേടിപ്പിച്ച നേരത്ത് രണ്ട് ഒച്ച വെച്ചിരുന്നങ്കി നല്ല ഇടി കിട്ടിയേനെ അവന് ” ” ഇടി കിട്ടിയിട്ട് എന്ത് കാര്യം. എന്റെ പൊന്ന് ദിവ്യെ ഇടി കിട്ടിയ അയാള് നാണംകെടും അയാളെ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് നാട്ടിൽ പാട്ടകാൻ അധികം നേരം വേണ്ടി വരില്ല. പിന്നെ അവര്ടെ കുടുംബത്തെ മൊത്തം അങ്ങനെയേ കാണു. ചിലപ്പോ അയാള് ആദ്യം ആയിട്ടാണ് ഇങ്ങനത്തെ പരിപാടി ചെയ്തത് എങ്കിലോ തിരുത്താൻ ഒരു ചാൻസ് നമ്മള് കൊടുക്കണ്ടേ. കുറേ ഇടി കിട്ടുന്നതിനെക്കാൾ ഭലം ചെയ്യും ഇങ്ങനെയുള്ള നോട്ടം. കരഞ്ഞു കൂവാൻ നിക്കാതെ ഇങ്ങനെ പ്രതികരിച്ചാലും ആരും തോണ്ടാൻ വരില്ല. എന്റെ അനുഭവം ആണ്. എപ്പോഴും വർക്ക്‌ ഔട്ട്‌ ആയെന്ന് വരില്ല. അപ്പൊ നമ്മ അടുത്ത സ്റ്റെപ് എടുക്കണം. മനസ്സിലായോ ” ” ഓ മനസ്സിലായെ അവള്ടെ ഒരു കണ്ടുപിടിത്തം ” അപ്പൊ തോന്നി ഒരു ചാൻസ് അയാൾക് കൊടുക്കാന്ന് ചിലർ നോട്ടം കൊണ്ട് ഒന്നും നിക്കില്ല. അയാള് ആ ടൈപ് അല്ല അത് കൊണ്ടല്ലേ വേഗം ഇറങ്ങി പോയത് .എന്നാലും അന്നത്തെ നിന്റെ നോട്ടം കണ്ട് ഞാൻ പേടിച് പോയി. ഹോ ഭയങ്കരം. ” അത് കേട്ട് ഞാൻ ചിരിച്ചു പോയി. ” ഒന്ന് ചിരിച്ചു കണ്ടല്ലോ സമാദാനം.. പിറ്റേ ദിവസവും ഞാൻ വന്നിരുന്നു നിന്നെ കാണാൻ പക്ഷെ കണ്ടില്ല. കോളേജിൽ അന്യേഷിച്ചു. അവിടെ എങ്ങും കാണാൻ കിട്ടിയില്ല. കുറച്ച് ദിവസം ഇങ്ങനെ തുടർന്നു. അപ്പൊ അഭിടെ കസിൻ ആണ് പറഞ്ഞേ ചിലപ്പോ ഫെസ്റ്റിന് വന്നതാവുംന്ന്. എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണ്. മറക്കാൻ കുറച്ചു ടൈം എടുത്തു. നിന്നെ കണ്ടപ്പൊഴെ എനിക്ക് മനസ്സിലായിരുന്നു അത് നീ ആണെന്ന്. എല്ലാം നിന്നോട് പറയണം എന്ന് ഉണ്ടായിരുന്നു. പിന്നേ നീ ഒന്ന് ഒക്കെ ആകട്ടെന്ന് വെച്ചാ പറയാതിരുന്നേ. നിന്നോടുള്ള എന്റെ പ്രണയം തുറന്നു പറയും മുമ്പേ പടച്ചോന് എനിക്ക് നിന്നെ തന്നു എന്റെ ജീവന്റെ പാതിയായ്. ഞാൻ ഏറ്റവും സന്തോഷിക്കുന്ന ദിവസമാ ഇന്ന് അപ്പോഴാ അവക്കടെ ഒരു ഓഞ്ഞ ഡയലോഗ് എന്നെ വിട്ടു പൊക്കോളാന്ന്. ഞാൻ വിടില്ല മോളെ. ഇനി മരണത്തിനല്ലാതെ വേറെ ഒന്നിനും നിന്നെ എന്നിൽ നിന്ന് അകറ്റാൻ ആവൂല… നീ എന്നെ ഇട്ടിട്ട് പോകാൻ ഞാൻ സമ്മതിക്കേം ഇല്ല നീ എന്റെതാ ഈ അജ്മൽ ഫാരിസിന്റേത്. കേട്ടോടി മുത്തേ….. ” അല്ല എന്താപ്പോ സംഭവിച്ചേ.. എന്തൊക്കെയാ ഈ പഹയൻ പറഞ്ഞേ… ഞാൻ ഇങ്ങനെ അന്തം വിട്ട കുന്തം പോലെ നിക്കുമ്പോ അജുക്ക വന്ന് എന്റെ തലക്കിട്ടു ഒരു കൊട്ട് തന്നു എന്നിട്ട് പറഞ്ഞു ” വന്ന് കിടക്കാൻ നോക്ക്. എന്തെ ഇങ്ങനെ പേടിച്ച് നോക്കണേ. നിന്നെ ഞാൻ ഒന്നും ചെയ്യില്ല. എനിക്കറിയാം നിന്റെ അവസ്ഥ. നീ പൂർണ്ണ മനസ്സാലെ എന്റെ ആകുന്നത് വരെ ഭർത്താവ് എന്ന അവകാശം പറഞ്ഞു ഞാൻ വരില്ല. ഒരു അധികാറോം കാണിക്കില്ല. പോരെ ” അങ്ങനെ ഞങ്ങൾ നേരെ റൂമിലേക്ക്‌ പോയി. കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി. കുറച്ച് ദിവസത്തെ ഉറക്ക ക്ഷീണം ഇണ്ട്. @@@@@@@@@@@@@@@@@@@@@@@@ പിറ്റേന്ന് രാവിലെ തന്നെ സാബി ഉമ്മിച്ചി വന്നു ഞങ്ങളെ കൊണ്ട് പോകാൻ. ഷാനുക്ക ആയിട്ടുള്ള നിക്കാഹ് കഴിഞ്ഞു ഞാൻ വീട്ടീന്ന് പോന്നപ്പോ ഉണ്ടായ അതേ അവസ്ഥ. ഷാനയെ കെട്ടിപിടിച്ചു കുറേ കരഞ്ഞു. തൊട്ട് അടുത്ത വീടാണ് എന്നാലും എല്ലാരിൽ നിന്നും അകന്ന് പോകുന്ന പോലെ. വീട്ടില് ചെന്ന് കഴിഞ്ഞപ്പോ തൊട്ട് കുഞ്ഞോൻ വല്യ ഉത്സാഹത്തിലാ. എനിക്ക് വെള്ളം എടുത്ത് തരുന്നു മിട്ടായി കൊണ്ട് തരുന്നു. എന്തൊക്കെയോ ചെറുക്കൻ കാണിച്ചു കൂട്ടി. ” ഇത്താത്ത നാളെ തൊട്ട് എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഇണ്ടാക്കി തരണം. എന്നിട്ട് വേണം ആ കുരുപ്പിന്റെ മുമ്പിൽ ഞെളിഞ്ഞു ഇരുന്ന് തിന്നാൻ. എന്നെ കുറേ വട്ട് കളിപ്പിച്ചതാ തിരിച്ചു ഒരു പണി കൊടുക്കണ്ടേ. ഇനി ഇങ്ങട് വരട്ടെ ” ” ടാ കുഞ്ഞോനേ അവള് ഒരു പാവം ആണെടാ. നീ വട്ട് കളിപ്പിക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ അവള്ടെ കണ്ണ് നിറയാൻ പാടില്ല. കേട്ടല്ലോ ” അജുക്ക ” ഓ എന്താ സ്നേഹം അപ്പോഴേക്കും ആങ്ങള സ്ഥാനം കിട്ടിയാ ” ” ആ കിട്ടി ” അവര്ടെ അടി അങ്ങനെ നടന്നു കൊണ്ടിരുന്നു. ഞാൻ നേരെ അടുക്കളേൽ പോയി. ഉമ്മിച്ചിനെ സഹായിക്കാൻ പോയെങ്കിലും സമ്മതിച്ചില്ല . അന്നത്തെ ദിവസം ഒരു പണീം ചെയ്യരുത് എന്നാ ഓർഡർ. വൈകുന്നേരം ഉമ്മയും വാപ്പയും ഷാനയും വന്നു. ഫുഡ് ഒക്കെ കഴിച്ചാണ് അവര് പോയത്. ഇത്രേം നേരം ആയിട്ടും അജുക്കന്റെ റൂമിലേക്ക്‌ ഞാൻ പോയില്ല. സാധനങ്ങൾ ഒക്കെ കുഞ്ഞോനാ കൊണ്ടോയി വെച്ചേ. നേരെ റൂമിലേക്ക്‌ പോയി. ഇന്നലത്തെ പോലെ പേടി ഒന്നും തോന്നിയില്ല. റൂമിൽ കേറി അവിടെ ആകെ ഞാൻ ഒന്ന് നോക്കി. ഭംഗിയായി എല്ലാം അടക്കി വെച്ചേക്കണേണ്. ടേബിളിൽ കുറച്ച് ബുക്ക്‌സ് ഇരിപ്പണ്ട്. പിന്നെ ഓഫീസ് വർക്ക്‌ ചെയ്യാനുള്ള സാധന ജംഗമ വസ്തുക്കളും. ചെറിയൊരു ബാൽക്കണി. രണ്ടാൾക്ക് കഷ്ടിച്ച് നിക്കാം. നോക്കിയപ്പോൾ ഒരു റോസാ ചെടി അവിടെ വെച്ചിട്ടുണ്ട്. ഇത് ഞാൻ ഉമ്മിച്ചിക്ക് കൊടുത്തതാണല്ലോ. ഇത് ഉണങ്ങി പോയെന്ന് പറഞ്ഞിട്ട്. ” അത് ഞാൻ കൊണ്ട് വന്ന് വെച്ചതാ നീ ആദ്യം ആയിട്ട് ഈ വീട്ടിലേക്ക് തന്നതല്ലേ അപ്പൊ എന്റെ റൂമിൽ തന്നെ ഇരിക്കട്ടെന്ന് വിചാരിച്ചു. ” ഒന്ന് ഫ്രഷ് ആയി വന്ന് ഉറങ്ങാൻ കിടന്നു. അജുക്ക കുറേ സംസാരിച്ചു എന്നോട്. കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ഇടയിൽ ഉയർന്ന മതിൽ ഇടിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു. അജുക്കടെ വിശേഷങ്ങൾ പറയുന്നതിനേക്കാൾ എന്റെ കാര്യങ്ങൾ ചോദിച്ചു അറിയൽ ആയിരുന്നു.പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോ എന്റെയും അജുക്കടേം കൈകൾ കോർത്തു പിടിച്ചിരിക്കുവാ. എന്റെ റബ്ബേ ഇതെപ്പോ. വലിച്ചിട്ടു പോരുന്നും ഇല്ല. കൂടുതൽ മുറുകെ പിടിക്കണു. പിന്നേ വേറെ വഴി ഇല്ലാതെ പതിയെ ഷാൾ എടുത്ത് ചെവിയിൽ ഇക്കിളി കൂട്ടി. ഇക്ക കൈ എടുത്ത് അടിക്കാൻ പോയപ്പോൾ ഞാൻ എന്റെ കയ്യും കൊണ്ട് ഓടി. ഒരു കണക്കിന് കുളിയും കഴിഞ്ഞ് ഇറങ്ങി. നേരം വൈകി ഇന്ന്. ദിറുതി പിടിച്ചു മുടിയിക്കെ കോതി നേരെ ചെന്ന് ഇടിച്ചതു അജുക്കനെ. ഇതെപ്പോ എണീറ്റ് നല്ല ഉറക്കത്തിൽ ആയിരുന്നല്ലോ. വേഗം ഷാൾ ഒക്കെ എടുത്തിട്ട് പോകാൻ പോയി. എന്റെ വെപ്രാളം കണ്ട് അജുക്ക പറഞ്ഞു ” എന്റെ പെണ്ണെ നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെട്ന്നേ. ഞാൻ പറഞ്ഞല്ലോ ഭർത്താവിന്റെ അധികാരം എടുക്കാൻ വരില്ലെന്ന്. ” ഞാൻ ഒന്നും മിണ്ടാതെ താഴെക്ക് പോയി. ഫുഡ് റെഡി ആക്കാൻ ഉമ്മയെ സഹായിച്ചു ഞാൻ അവിടെ തന്നെ ചുറ്റി പറ്റി നിന്നു. അപ്പോഴേക്കും അജുക്കയും കുഞ്ഞോനും റെഡി ആയി വന്നു. ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞ് മേശ ക്ലീൻ ചെയ്ത് കഴിഞ്ഞപ്പോ ആരോ കാളിങ് ബെൽ അടിച്ചത്. കുഞ്ഞോൻ വന്ന് നോക്കിയിട്ട് ഓടുന്ന കണ്ടു അജുക്ക അവിടെ തന്നെ തറച്ചു നിക്കാണുണ്ട്.ആരാണെന്നു അറിയാൻ ഞാൻ എത്തി ഒന്ന് എത്തി നോക്കി ” പടച്ചോനെ….. വാപ്പിച്ചി….. ” ( തുടരും ) @ അഫി @ എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.
∙ ഒന്നാമത്തെ േചരുവ എണ്ണ ചേർക്കാതെ, അധികം മൂക്കാതെ വറുത്ത്, അൽപം വെള്ളം േചർത്ത് കുഴമ്പുപരുവത്തിൽ അരച്ചെടുക്കണം. ∙ എണ്ണ ചൂടാക്കി വഴുതനങ്ങ അറ്റം വിട്ടു പോകാതെ നീളത്തിൽ പിളർന്നതു ചേർത്തു വറുത്തെടുക്കണം. ∙ മറ്റൊരു പാനില‍്‍ എണ്ണ ചൂടാക്കി നാലാമത്തെ േചരുവ മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റുക. ∙ വഴന്ന ശേഷം ഇഞ്ചിÐവെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി നന്നായി മൂത്ത ശേഷം ഏഴാമത്തെ േചരുവ േചർത്തിളക്കി വഴറ്റണം. ∙ മസാലയുടെ പച്ചമണം മാറുമ്പോൾ വറുത്ത് അരച്ചു വച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേർത്തിളക്കുക. അരപ്പിന്റെ പാത്രം കഴുകിയെടുത്ത വെള്ളവും േചർത്തു െചറുതീയിൽ തിളപ്പിക്കുക.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഇന്ത്യയിൽ വിവാഹ സംഗീതം എപ്പോഴും അവരുടെ സാന്നിധ്യം കേട്ടു ഉണ്ടാക്കുവാൻ കൈകാര്യം രണ്ട് ഉപകരണങ്ങളുടെ നേത്രുത്വം. വടക്കേ ഇന്ത്യയിലെ ശെഹ്നൈ കല്യാണം സംഗീത രംഗം മേധാവിത്വം സമയത്ത്, നദസ്വരമ് ആൻഡ് ഥവില് ദക്ഷിണേന്ത്യയിലെ പറവൂര് സന്ദർഭങ്ങളിൽ വാതകവില ആ ഡൈനാമിക് ഇരുവരും ആകുന്നു. സത്യത്തിൽ, The ശെഹ്നൈ നദസ്വരമ് പകരം ഐശ്വര്യ റായ്, അഭിഷേക് ബച്ചനും കല്യാണത്തിൽ കല്യാണം ഒരു തെക്കൻ രസം നൽകാൻ! ഒരു നദസ്വരമ് ആൻഡ് ഥവില് എന്താണ് എഴുതേണ്ടത് ചെയ്തവർക്ക്, ഇവിടെ വിഭജനം, നിങ്ങൾ ഒരു വീഡിയോ ആണ്. ഇല്ല സൌത്ത് ഇന്ത്യൻ കല്യാണം പേടിച്ചു ആൻഡ് നദസ്വരമ് ആൻഡ് ഥവില് നിന്നും നേഴ്സായാല് കുറിപ്പുകളും മിടിപ്പ് ഇല്ലാതെ പൂർത്തിയായി. വിവാഹങ്ങളിൽ ഈ ഉപയോഗിക്കുന്നതിനു പാരമ്പര്യം അതുപോലെ മറ്റ് ആഘോഷങ്ങളും അല്ലെങ്കിൽ ചടങ്ങുകളും തിരികെ പല നൂറ്റാണ്ടുകൾ പോകുന്നു. എല്ലാ നദസ്വരമ് കുറിച്ച് വഴി വിക്കിപീഡിയയിൽ ഒത്രജെശ് ഞാൻ പറയാൻ ആയിരുന്നു എങ്കിൽ, “നദസ്വരമ് പ്ലേ ചെയ്യുമ്പോൾ അത് അറിയും”, ഞാൻ പെരുപ്പിച്ചു അല്ല ഞാൻ. ദി ംദ്സ്വ്ര്മ് ലോകത്തിലെ നയിക്കും നോൺ-താമ്രം അകൌസ്റ്റിക് കാറ്റു ഉപകരണമാണ്! ഇവിടെ നദസ്വരമ് ചില വിഭവങ്ങളും ഉണ്ട്. 1. ഒന്നും ഒരു ഭംഗിയായി ശബ്ദം എന്നാണ് സ്വരമ് ശ്രദ്ധിക്കുക. അതുകൊണ്ട് പേര് നദസ്വരമ്. ഈ നിർദ്ദേശം പേരും ഒരേ ഉപകരണം സംബന്ധിച്ച ചിന്തയുടെ മറ്റൊരു സ്കൂൾ ഉണ്ട് പോലെ പരാമർശിക്കുന്നു നഗസ്വരമ്. 2. നദസ്വരമ് ഇടയിൽ ഒരു കരുതപ്പെടുന്നു മനഗല വദ്യമ് ക്ഷേത്രം ആഘോഷങ്ങൾ മറ്റ് പ്രധാന പരിപാടികൾ വേണ്ടി കളിച്ച ലഭിക്കാൻ അല്ലെങ്കിൽ പറവൂര് ഉപകരണങ്ങൾ. 3. ദി സില്പ്പ്ഥികര്മ്, തമിഴ് കാണപ്പെടുന്നു കലയാണെന്ന് ഒരു 3-നൂറ്റാണ്ടിലെ സംബന്ധിച്ച രചിച്ച ചെയ്തു കണക്കാക്കുന്നത്. ഈ ഐതിഹാസിക വിളിച്ചു ഒരു ഉപകരണം സൂചിപ്പിക്കുന്നു വന്ഗിയമ് ആ നദസ്വരമ് രൂപപ്പെടണം. 4. തമിഴ്നാട്ടിലെ നരസിന്ഗപെത്തൈ യജമാനന്റെ നന്നായി നദസ്വരമ് കൌശലപ്പണിക്കാരോ. മറ്റു പല പരമ്പരാഗത തൊഴിലുകളിൽ പോലെ, യുവതലമുറ ഇനി ഒരു പുരാതന ജീവിതമാർഗം പിന്തുടരുന്നതു താൽപര്യം പോലെ നരസിന്ഗപെത്തൈ ഓഫ് നദസ്വരമ് നിർമാതാക്കൾ അവരുടെ അവസാന മടിയിൽ ഉണ്ട്. 5. ഇവിടെ എങ്ങനെ നദസ്വരമ് വിവിധ ഭാഗങ്ങളിൽ കൂടിവരുമ്പോൾ. മുകളിലായി ഒരു മെറ്റൽ വില്പനച്ചരക്കാണെന്ന് ഉണ്ട് (വിളിച്ചു “MEL അനൈഛു“) ഒരു ചെറിയ ലോഹ സിലിണ്ടർ ഉൾപ്പെടുത്തുമ്പോൾ അതിലേക്കു (വിളിച്ചു “കെംദൈ“) ഏത് ദണ്ഡു ഉണ്ടാക്കിയ മുഖപത്രമായ വഹിച്ചു. കാറും ഞാങ്ങണയുടെ കൂടാതെ, ഒരു ചെറിയ ആനക്കൊമ്പ് അല്ലെങ്കിൽ കൊമ്പു സൂചി നഗസ്വരമ് ചേർത്തിരിക്കുന്നു. ഈ സൂചി ഉമിനീര് കണങ്ങളുടെ മുഖപത്രമായ ക്ലിയർ ഉപയോഗിക്കുന്ന എയർ സൗജന്യമായി ചുരം അനുവദിക്കുന്നു ആണ്. ഒരു ലോഹ മണി (വിളിച്ചു “കെഎജ്ഹ് അനൈഛു“) താഴെ ദെചൊരതെസ്. 6. നദസ്വരമ് ഓരോ ഭാഗമാണ് ഒരു പ്രതിഷ്ഠ ബന്ധപ്പെട്ട. ചുവടെ സർക്കിളിൽ സൂര്യ, സൺ ദൈവം, ദേവിക്ക് മുകളിലെ ദ്വാരം മാജിക്, യഹോവേക്കു അകത്തെ ദ്വാരങ്ങൾ വിഷ്ണു, കർത്താവേ മൃതദേഹം ബ്രഹ്മ, ഏഴു അമ്മമാർക്ക് ഏഴു ദ്വാരങ്ങൾ. എല്ലാ ഥവില് കുറിച്ച് ഫ്ലിക്കറിലും കോട്ട ശിവരന്ജന് വഴി ദി ത്വില് ഒരു താളവാദ്യങ്ങളും ഉപകരണം ആണ് നദസ്വരമ് ഒരു കീ അനുബന്ധവസ്തു മാറുന്നു. വിക്കിപീഡിയ പ്രകാരം, ദി ഥ്വില് ഒരു സോളിഡ് ബ്ലോക്ക് നിന്നു പൊള്ളയായ ഒരു ഉരുണ്ട ഷെൽ അടങ്ങിയിരിക്കുന്നു ചക്ക മരം. മൃഗം തൊലി പാളികൾ (എരുമ വലതുവശത്ത്, ഇടതുവശത്ത് ആട്) ഉപയോഗിച്ച് ഷെൽ രണ്ടു ഭാഗത്തും വ്യാപിച്ചു ചെയ്യുന്നു ഡെയ്ഞ്ച ഷെൽ അറ്റാച്ച് കളിയുടെ. ഉപകരണം വലത് മുഖം ഇടത് വശത്ത് ഒരു വലിയ വ്യാസം ഉണ്ട്, ശരിയായ തുകൽ വളരെ ഇറുകെ നീട്ടി, ഇടത് തുകൽ പിച്ച് കുഴയുന്ന അനുവദിക്കുന്നതിനായി അയഞ്ഞ സൂക്ഷിച്ചു സമയത്ത്. ഇവിടെ ഥവില് ചില വസ്തുതകൾ ഉണ്ട്. 1. ഥവില് വിവിധ ഭാഗങ്ങളിൽ വരുത്തുമ്പോൾ വ്യത്യസ്ത ഗ്രാമങ്ങളും. ചക്ക ഡ്രം കടലൂർ ൽ പംരുതി നിന്ന് വരുന്നു, ചക്ക അശേരാപ്രതിഷ്ഠകളെയും തുല്യമാണ് അതെന്ന്. 2. സ്റ്റീൽ വളയങ്ങൾ (വെൽഷ്) ഇരുമ്പ് പൈപ്പുകൾ ഉണ്ടാക്കി, തുകൽ അറ്റാച്ചുചെയ്യുന്നതിൽ വേണ്ടി ഥിരുവൈയരു വലന്ഗൈമന് ആൻഡ് കത്തുമന്നര്കൊഇല് ന് ഉണ്ടാക്കിയ, വൈഷ്ണവ ആചാര്യ നധമുനിഗല് ജന്മസ്ഥലം. 3. ഒത്തുകളി സ്റ്റീൽ ബെൽറ്റുകൾ വലംഥലൈ (വലത് വശം) ഒപ്പം ഥൊപ്പി (ഇടത് വശം) ഡ്രം നടുവിൽ ഡ്രമ്മും ബന്ധിപ്പിക്കുന്ന വടി മയിലടുതതുരൈ നിർമിക്കുന്ന ചെയ്യുന്നു. 4. ദി ഥവില് കലാകാരൻ വിരലുകൾ അതുപോലെ ഒരു വടി ഉപയോഗിക്കുന്നു ഉപകരണം കളിക്കാൻ. ശരിയായ തല ശരിയായ കൈപ്പത്തി കൊണ്ട് പ്ലേ ആണ്, മണിബന്ധം, ഒപ്പം വിരലുകൾ. പ്ലെയർ സാധാരണയായി ഹാർഡ് വളയങ്ങൾ ധരിക്കുന്ന (പുറമേ ക്യാപ്സ് വിളിച്ചു) വലങ്കൈ എല്ലാ വിരൽ. അവർ അരി മാവു ഉണ്ടാക്കി അല്ലെങ്കിൽ മൈദ മാവു വിളിച്ചു 'തൊഴിലുകളിൽ’ ഒരു ആഴമേറിയ പ്രഭാവം വോള്യം നൽകാൻ. ഇടത് തല ഒരു ചെറിയ ഉപയോഗിച്ച് പ്ലേ ആണ്, കട്ടിയുള്ള സ്റ്റിക് പോർഷ്യയുടെ മരത്തിന്റെ ഉണ്ടാക്കി (പൊഒവരസമ്). ദി 5. പരമ്പരാഗത തെക്കേ ഇന്ത്യൻ കല്യാണം സംഗീതം ഒരു പ്രധാന ഭാഗം ആണ് കെത്തി മെലമ്. ഈ പ്രത്യേക ട്യൂൺ കൃത്യമായ നിമിഷം മണവാളൻ ബന്ധം മത്സരങ്ങൾ ആണ് തളി മണവാട്ടി ന്. ഇത് വിശ്വസിക്കപ്പെടുന്നു ബെത്തി മെലമ് ദോഷം ശബ്ദങ്ങൾ വാർഡുകളിൽ. ഥവില് എപ്പോൾ നിങ്ങൾക്ക് മറ്റെന്തെങ്കിലും കേൾക്കുന്നില്ല ഉറപ്പുവരുത്തി ഒരു കീ പങ്ക് വഹിക്കുന്നു ബെത്തി മെലമ് പ്ലേ. വീണ്ടും മുന്നോട്ട് നിരഞ്ജൻ പാട്ടീൽ വഴി നദസ്വരമ് ആൻഡ് ഥവില് ഒരു ഭൂതകാലത്തിന്റെ തലയെടുപ്പ് എല്ലാ സൗത്ത് ഇന്ത്യൻ വിവാഹ തിരഞ്ഞെടുത്തിരുന്നു വിവാഹ സംഗീതം തുടരുന്നു ചെയ്തു. അവർ ക്ഷേത്രം ഉത്സവങ്ങൾ മറ്റ് അവസരങ്ങളിൽ അവിഭാജ്യ പോലെ നദസ്വരമ് ആൻഡ് ഥവില് നീതി കല്യാണം സംഗീതം അപ്പുറം പോയിരിക്കുന്നു. വാനിറ്റി വ്യത്യസ്തമായി വടക്കേ ഇന്ത്യയിലെ ബാൻഡുകൾ, പരമ്പരാഗത സൌത്ത് ഇന്ത്യൻ കല്യാണം സംഗീതം പോലും യുവ ഇന്ത്യക്കാരുടെ പുതിയ തലമുറ ഇടയിൽ പ്രോൽസാഹനവും കണ്ടെത്തി. സീനിയര് ഥിരുവെന്ഗദു സുബ്രഹ്മണ്യ പിള്ള പോലെ, തമിഴ്നാട് രജരഥിനമ് പിള്ള, ഥിരുവുജ്ഹിമിജ്ഹലൈ സുബ്രഹ്മണ്യ പിള്ള, കരൈകുരിഛി അരുണാചലം, കൂടാതെ ഷെയ്ഖ് ചിന്ന മൗലാന കലാകാരന്മാർ ആവശ്യമായ രെസ്പെച്തബിലിത്യ് കൊണ്ടുവന്നു. എങ്കിലും, ഞങ്ങൾ യുവ കലാകാരന്മാർ തിരഞ്ഞെടുപ്പിൽ നദസ്വരമ് ആൻഡ് ഥവില് ഏറ്റെടുത്തിരിക്കുകയാണ് കാണാൻ തുടരും അത് കാണാൻ ആണ്. രസകരമായ, ഇതുണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു ക്ഷാമവുമില്ല ഒരു നദസ്വരമ് ആൻഡ് ഥവില് കളിക്കുന്നതിന്റെ ആർട്ട് മനസ്സിലാക്കാൻ കഴിയുന്ന. തമിഴ്നാട്ടിൽ, മേൽ ഉണ്ട് 20 സർക്കാർ സ്കൂളുകളിൽ ഈ കലാരൂപമെന്ന പഠിപ്പിക്കാൻ നിരവധി മറ്റ് സ്ഥാപനങ്ങൾ. എങ്കിലും, അവർ വിദ്യാഭ്യാസം മറ്റു അരുവികൾ പ്രവേശനം കണ്ടെത്താൻ കഴിയാത്തതിനാൽ ഈ സ്കൂളുകളിൽ പ്രവേശനം വിദ്യാർത്ഥികളെ വന്നു! അത് മാത്രമല്ല പ്രശ്നം അല്ല. നദസ്വരമ് ആൻഡ് ഥവില് കളിക്കാൻ അവിശ്വസനീയമായ നല്ലതല്ലാത്ത സൂക്ഷിക്കുന്നു. ഈ ഉപകരണം അവഗാഹം ക്രമത്തിൽ, ഒരു സൂചകം കലാകാരൻ എന്ന കീഴിൽ പ്രാക്ടീസ് വർഷം ചെലവഴിക്കാൻ ചെയ്യേണ്ടതുണ്ട്. സാഭാവികമായി, ഉൽക്കടമായ വിദ്യാർത്ഥികൾ അല്ലെങ്കിൽ സംഗീതജ്ഞർ ഒരു കുടുംബത്തിലെ അംഗങ്ങൾ ചെയ്തവരെ മാത്രം മോഹം, ഡ്രൈവ്, അവർ ഒരു കലാകാരൻ ആകുവാൻ വേണമെങ്കിൽ മാർഗനിർദേശം. വെല്ലുവിളികൾ ഈ ഉപകരണങ്ങൾ ഉണ്ട് പ്രശ്നമില്ല, സൗത്ത് ഇന്ത്യൻ വിവാഹ സംഗീതം വന്ന ദശകങ്ങളിൽ നദസ്വരമ് ആൻഡ് ഥവില് ആധിപത്യം തുടരും വിശ്വസിക്കുന്നു. ഈ പോസ്റ്റുകൾ സ്നേഹിക്കും ഒരു സംഗീതം വിവാഹം – 7 അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! ഇന്ത്യൻ വിവാഹ ബാൻഡ് – ഭൂതകാലത്തിന്റെ, ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ജോടി മൗലികരചനയായിരുന്നു പ്രൊഫൈൽ വഴി നദസ്വരമ് ആൻഡ് ഥവില് സ്നേഹം പ്രകടിപ്പിക്കുക. സൈൻ അപ്പ് ചെയ്യുക സൗജന്യമായി!
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ ആത്മവിശ്വാസം വളര്‍ത്തൂ നേട്ടം കൊയ്യൂ അസ്‌ലം ടി.കെ വാണിമേല്‍ /പാരന്റിംഗ് നിങ്ങള്‍ സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം നടത്തുന്ന വ്യക്തിയാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ വീട്ടിലേക്ക് രണ്ടുപേര്‍ വന്നു. കൈയില്‍ ഒരു ക്ഷണക്കത്തുണ്ട്. വന്നപാടെ അവര്‍ കാര്യം പറഞ്ഞു: 'ഞങ്ങളുടെ പ്രദേശത്തെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്കു വേണ്ടി ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ എങ്ങനെ വിജയിപ്പിച്ചെടുക്കാമെന്ന വിഷയത്തില്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ക്ലാസെടുക്കണം.' അവര്‍ പെട്ടെന്ന് വന്നകാര്യം പറഞ്ഞു. അവരെ ഇരുത്തി അവര്‍ക്കൊരു ചായ കൊടുത്തു. മനസ്സില്ലാമനസ്സോടെ പരിപാടിയില്‍ സംബന്ധിക്കാമെന്നേറ്റ് അവരെ പറഞ്ഞയച്ചു. അവര്‍ പോയതിനു ശേഷം നിങ്ങളുടെ മനസ്സില്‍ സ്വാഭാവികമായും രണ്ട് ആശങ്കകള്‍ ഉണ്ടാകാനിടയുണ്ട്. ഒന്ന് നിങ്ങളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പ്രസംഗത്തില്‍ മുന്‍പരിചയമില്ലാത്ത ഞാന്‍ പ്രസംഗിച്ചാല്‍ ശരിയാവുമോ? ഉദ്ദേശിക്കുന്നത് മുഴുവന്‍ പറയാന്‍ എനിക്ക് സാധിക്കുമോ? ഒരു മണിക്കൂര്‍ പ്രസംഗിക്കാന്‍ ഞാന്‍ ശക്തനാണോ? രണ്ടാമത്തെ ആശങ്ക നിങ്ങളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. ആരാണ് ഇവരോട് എന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇത്തരം പ്രസംഗം നടത്താന്‍ ഞാന്‍ യോഗ്യനാണോ?അവര്‍ക്ക് ആളുമാറിയതാകുമോ? മറ്റുള്ളവരെ പഠിപ്പിക്കാന്‍ മാത്രം ഞാന്‍ എന്റെ ബിസിനസില്‍ വിജയിച്ചിട്ടുണ്ടോ? ക്ഷണിക്കാന്‍ വന്നവര്‍ നിങ്ങള്‍ ഇതുപോലെ ഒരു പരിപാടിക്ക് യോജിച്ച ആളാണ് എന്നുകരുതിയാണ് നിങ്ങളെത്തന്നെ തെരഞ്ഞെടുത്തത്. പക്ഷേ, ആ പരിപാടിയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ്. ആത്മവിശ്വാസവും ആത്മാഭിമാനവും കുടുംബം, വിദ്യാലയം, സമൂഹം, ജോലിസ്ഥലം എന്നീ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനും കഴിവുകളെ പരിപോഷിപ്പിക്കാനും ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാനും ജീവിത വിജയം നേടാനും അത്യന്താപേക്ഷിതമായ രണ്ട് ഗുണങ്ങളാണ് ആത്മവിശ്വാസവും ആത്മാഭിമാനവും. ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആവശ്യകത പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആദ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. ആത്മവിശ്വാസമുള്ള വ്യക്തി സ്വന്തം കഴിവിലും ഗുണത്തിലും വിശ്വാസം അര്‍പ്പിക്കുകയും സ്വന്തത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ത്യാഗങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരും സാഹസികത ആവശ്യപ്പെടുന്ന രംഗങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരും ആത്മവിശ്വാസമുള്ളവരാണ്. ഇത് വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങള്‍ നേടാന്‍ ഇവരെ സഹായിക്കുന്നു. അമിതമായ ആത്മവിശ്വാസവും ആത്മവിശ്വാസമില്ലായ്മയും ഒരുപോലെ ദോഷംചെയ്യും. ആത്മാഭിമാനം ഒരിക്കലും പൊങ്ങച്ചം പറച്ചിലല്ല. നിങ്ങള്‍ക്ക് എന്തൊക്കെ കാര്യത്തില്‍ കഴിവുണ്ടെന്നും ഏതൊക്കെ കാര്യത്തില്‍ കഴിവില്ല എന്നുമുള്ള തിരിച്ചറിവാണത്. നിങ്ങള്‍ എല്ലാം തികഞ്ഞ പൂര്‍ണനാണെന്ന ചിന്തയുമല്ല അത്. സമൂഹത്തില്‍ തലയുയര്‍ത്തി അന്തസ്സായി ജീവിക്കാന്‍ ആത്മാഭിമാനം നമ്മെ പ്രാപ്തരാക്കുന്നു. നിങ്ങള്‍ നിങ്ങളെ സ്വയം ബഹുമാനിക്കുമ്പോള്‍ സമൂഹവും നിങ്ങളെ ബഹുമാനിക്കും. വ്യക്തികളുടെ രൂപം, ഭാവം, വേഷം, വിശ്വാസം, വികാരങ്ങള്‍ എന്നിവയെല്ലാം ആത്മാഭിമാനത്തെ സ്വാധീനിക്കാറുണ്ട്. പരീക്ഷയില്‍ ലഭിച്ച ഗ്രേഡ്, മറ്റുള്ളവരില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന മോശമായ പെരുമാറ്റങ്ങള്‍, സ്‌നേഹബന്ധങ്ങളിലെ തകര്‍ച്ച തുടങ്ങിയവ നമ്മുടെ മനോഗതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആത്മാഭിമാനമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ക്ക് താല്‍ക്കാലിക സ്വാധീനമേ ഉണ്ടാവൂ. ആത്മാഭിമാനം കുറഞ്ഞ വ്യക്തികളെ ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ സ്വാധീനിക്കും. ഒരു കുഞ്ഞ് ജനിച്ചതുമുതല്‍ തന്നെ ആത്മാഭിമാനം വളരാന്‍ തുടങ്ങും. കുഞ്ഞ് തനിക്കാവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കുന്നത് കരച്ചിലിലൂടെയാണ്.് കരയുന്ന സമയങ്ങളില്‍ അവന്റെ ആവശ്യം മനസ്സിലാക്കുകയും അത് പരിഗണിക്കുകയും ചെയ്യുമ്പോള്‍ കുഞ്ഞിന്റെ മനസ്സില്‍ ആത്മാഭിമാനത്തിന്റെ വിത്തുപാകുന്നു. പിന്നീടങ്ങോട്ട് ഇഴഞ്ഞുനീങ്ങുമ്പോഴും പിച്ചവെക്കുമ്പോഴും സംസാരിച്ചുതുടങ്ങുമ്പോഴും ആംഗ്യത്തിലൂടെയും കൈയടിയിലൂടെയും പുഞ്ചിരിയിലൂടെയും സ്‌നേഹപ്രകടനങ്ങളിലൂടെയും അവന് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ആത്മാഭിമാനത്തെ വര്‍ധിപ്പിക്കുന്നു. താന്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും മറ്റുള്ളവര്‍ക്ക് വിലപ്പെട്ടവനാണെന്നുമുള്ള ബോധം കുഞ്ഞില്‍ ഉണ്ടാകുന്നു. പിന്നീട് വളര്‍ന്നു വരുന്തോറും ഓരോ ഘട്ടത്തിലും ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കാനുള്ള ധാരാളം അവസരങ്ങള്‍ വന്നുചേരുന്നു. ഒരു പ്രൊജക്ട് നന്നായി ചെയ്യുമ്പോഴും പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുമ്പോഴും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുമ്പോഴും നല്ല ജോലി ലഭിക്കുമ്പോഴും കുട്ടിയിലെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയരുന്നു. ആത്മാഭിമാനം ഇല്ലാതാവുന്നത് എന്തുകൊണ്ട്? കുഞ്ഞുങ്ങളില്‍ ആത്മാഭിമാനം ഇല്ലാതാകാന്‍ പ്രധാനകാരണം രക്ഷിതാക്കളുടെ സമീപനം തന്നെയാണ്. ഏറെ നേരം കരയുന്ന കുഞ്ഞിനെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ അവന്റെ ആവശ്യങ്ങള്‍ കണ്ടറിയുകയോ ചെയ്യാതെ തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് ഇതില്‍ ഒന്നാം പ്രതി. താന്‍ ആരാലും ശ്രദ്ധിക്കപ്പെടാത്തവനും അവഗണിക്കപ്പെടുന്നവനുമാണെന്ന ഒരു തോന്നല്‍ അറിയാതെ കുഞ്ഞിന്റെ മനസ്സില്‍ കടന്നുകൂടുകയും ചെയ്യുന്നു. പിന്നീട് കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ കുടുംബങ്ങളില്‍നിന്നും നേരിടേണ്ടിവരുന്ന മോശമായ പെരുമാറ്റങ്ങളും വാക്കുകളും പ്രവൃത്തികളും അവന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും തകര്‍ക്കുന്നു. ദൈവത്തിന്റെ മഹത്തായ സമ്മാനമായ കുഞ്ഞുങ്ങളെ അവന്‍ നമുക്ക് നല്‍കുന്നത് ഒരു സ്ലേറ്റുപോലെയുള്ള മനസ്സുമായാണ്. നമുക്കതില്‍ ഏതുതരം ചിത്രങ്ങളും സന്ദേശങ്ങളും കോറിയിടാം. അതുകൊണ്ട് കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അവന്റെ മനസ്സില്‍ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അക്കൗണ്ട് തുറക്കേണ്ടതാണ്. പിന്നീട് ആ അക്കൗണ്ടില്‍ പോസിറ്റീവായ കാര്യങ്ങള്‍ നിറച്ചുകൊണ്ടുവരികയും നെഗറ്റീവായ കാര്യങ്ങള്‍കൊണ്ട് അക്കൗണ്ട് പൂജ്യത്തിലേക്ക് താണുപോകാതെ ശ്രദ്ധിക്കുകയും വേണം. 1. കുട്ടികളോട് സ്‌നേഹവും ബഹുമാനവും കാണിക്കുക കുട്ടികളോട് ഇടപഴകുമ്പോള്‍ സ്‌നേഹവും ലാളനയും കാണിക്കുമെങ്കിലും കുട്ടികളെ ബഹുമാനിക്കുന്ന കാര്യത്തില്‍ പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. കുട്ടികളോടുള്ള ബഹുമാനം മുതിര്‍ന്നവരെ ബഹുമാനിക്കുന്ന രീതിയിലല്ല വേണ്ടത്. അവരോട് സംസാരിക്കുമ്പോള്‍ സ്‌നേഹത്തോടെയും മാര്‍ദവത്തോടെയും സംസാരിക്കുക. വല്ല കാര്യവും അവരില്‍നിന്ന് ലഭിക്കേണ്ട അവസരത്തില്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കുകയും അല്ലാത്ത സമയങ്ങളില്‍ കയര്‍ക്കുകയും ചെയ്യുന്ന രക്ഷിതാക്കളെ കാണാവുന്നതാണ്. ഈ രീതി അഭികാമ്യമല്ല. ദൈനംദിന കാര്യങ്ങളും സമകാലീന സംഭവങ്ങളും സ്‌കൂള്‍ വിശേഷങ്ങളും രാഷ്ട്രീയ കാര്യങ്ങളും വരെ നമുക്ക് അവരോട് സംസാരിക്കാം. അങ്ങനെയാവുമ്പോള്‍ ഞാന്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ മുതിര്‍ന്നവര്‍ കേള്‍ക്കാന്‍ തയ്യാറാണെന്നുമുള്ള ബോധം അവനില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടാക്കുന്നു. വീട്ടില്‍ നടപ്പാക്കുന്ന കാര്യങ്ങളിലെല്ലാം അവന്റെ കൂടി അഭിപ്രായം തേടാവുന്നതാണ്. ഇത് കുട്ടിയില്‍ സ്വന്തം മതിപ്പു വര്‍ധിപ്പിക്കുന്നു. 2. കുട്ടികളെ അനുമോദിക്കുക കുട്ടികളെ അനുമോദിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍, പരീക്ഷയിലും മറ്റ് മത്സരങ്ങളിലും ലഭിക്കുന്ന വിജയങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ പെട്ടെന്നുതന്നെ മനസ്സിലാക്കുകയും അകമറിഞ്ഞ് അവരെ അനുമോദിക്കുകയും ചെയ്യുക. 'ഞാന്‍ നിന്റെ കാര്യത്തില്‍ അഭിമാനിക്കുന്നു, വളരെ നന്നായിട്ടുണ്ട്' എന്നിങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞും ഉചിതമായ സമ്മാനങ്ങള്‍ നല്‍കിയും അനുമോദിക്കാവുന്നതാണ്. ഈ അനുമോദനങ്ങള്‍ വിശ്വസനീയമായിരിക്കുകയും ആത്മാര്‍ഥമായിരിക്കുകയും വേണം. അതല്ലാതെ അതിശയോക്തി കലര്‍ന്ന രീതിയില്‍ കപടമായി അനുമോദിക്കരുത്. 'നീയാണ് ലോകത്തിലെ ഏറ്റവും നല്ലവന്‍, ഈ നാട്ടിലെ ഏറ്റവും ബുദ്ധിമാന്‍ നീയാണ്' എന്നീ രീതിയിലുള്ള അനുമോദനങ്ങള്‍ വിപരീതഫലം ചെയ്യും. ഇത് അമിതമായ ആത്മാഭിമാനം ഉണ്ടാകുന്നതിനും സുഹൃദ്ബന്ധത്തിലും മറ്റും വിള്ളല്‍ ഉണ്ടാകുന്നതിനും കാരണമാകും. 3. ലക്ഷ്യം നിര്‍ണയിച്ചുകൊടുക്കുക കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ മാത്രം നിര്‍ണയിച്ചുകൊടുക്കുക. അതവന്റെ കഴിവിനും പ്രായത്തിനും യോജിച്ചതായിരിക്കണം. എസ്.എസ്.എല്‍.സി പരീക്ഷക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ കഴിയുന്ന ഒരു കുട്ടിക്ക് അവന്റെ ഹ്രസ്വകാല ലക്ഷ്യമായി അത് നിര്‍ണയിച്ചുകൊടുക്കാം. അതില്‍ അവനെ പരമാവധി സഹായിക്കുകയും ചെയ്യാം. ഭാവിയില്‍ അവന്റെ ദീര്‍ഘകാല ലക്ഷ്യം ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആകണമെന്നുള്ളതാണെങ്കില്‍ ആ ലക്ഷ്യം നേടാന്‍വേണ്ടി അവനെ സഹായിക്കുക. അതല്ലാതെ രക്ഷിതാവിന്റെ ലക്ഷ്യം ഒരു ഡോക്ടറാക്കണമെന്നുള്ളതാണെങ്കില്‍, അത് അവന്റെ കഴിവിനും താല്‍പര്യത്തിനും എതിരാണെങ്കില്‍, ഒരിക്കലും ആ ലക്ഷ്യം അവന് നിര്‍ണയിച്ചുകൊടുക്കരുത്. അതവനില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതെയാക്കും. 4. തെറ്റുമാത്രം വിമര്‍ശിക്കുക തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോഴോ മോശമായ കൂട്ടുകെട്ടുകളില്‍ ചേരുമ്പോഴോ കുട്ടിയോട് കയര്‍ക്കുകയും നീ മോശക്കാരനാണ്, തെറ്റുകാരനാണ് എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം സ്‌നേഹത്തോടെ അവന്റെ പ്രവൃത്തികളെ വിമര്‍ശിക്കുക. 'നീ വളരെ നല്ല കുട്ടിയാണെന്നും നിന്നില്‍നിന്നും അത്തരം പ്രവൃത്തികള്‍ ഉണ്ടാവാന്‍ പാടില്ല എന്നും നല്ല കുട്ടിയായ നീ വികൃതിക്കുട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ല' എന്നും അവനോട് പറയുമ്പോള്‍ സ്വാഭാവികമായും അവരില്‍ സ്വന്തത്തോട് മതിപ്പ് തോന്നുകയും ആത്മാഭിമാനം വര്‍ധിക്കുകയും തെറ്റ് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യും. 5. വികാരങ്ങള്‍ക്ക് വില കല്‍പ്പിക്കുക കുട്ടിയുടെ വികാരങ്ങളെ എപ്പോഴെങ്കിലും വ്രണപ്പെടുത്തുകയും അവന്റെ ആത്മാഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്താല്‍- സുഹൃത്തുക്കളുടെ പെരുമാറ്റം, അധ്യാപകരുടെ വിമര്‍ശങ്ങള്‍ മുതലായ കാരണത്താല്‍- അത് നാം മനസ്സിലാക്കണം. എന്നിട്ടവരോട് ഇങ്ങനെ പറയുകയും വേണം: 'ഇന്ന കാരണത്താല്‍ നിന്റെ മനസ്സ് വിഷമിച്ചിട്ടുണ്ട് എന്നു ഞാന്‍ മനസ്സിലാക്കുന്നു.' ഈയൊരു സംസാരം തന്നെ അവന്റെ മനസ്സില്‍ തന്റെ പ്രയാസത്തെ രക്ഷിതാവ് മനസ്സിലാക്കിയിരിക്കുന്നു എന്ന ബോധം ഉണ്ടാക്കുന്നു. 6. നല്ലത് സംസാരിക്കുക കുട്ടികളെക്കുറിച്ച് മറ്റുള്ളവരുടെ മുമ്പില്‍വെച്ച് നല്ലത് മാത്രം സംസാരിക്കുകയും നന്നായി പെരുമാറുകയും ചെയ്യുക. അവര്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ മുമ്പില്‍ അവരുടെ ആത്മാഭിമാനം തകരുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. വീട്ടില്‍ അതിഥിയായി വന്ന ഒരു കുട്ടിയുടെ കൈയില്‍നിന്നും ചായനിറച്ച ഗ്ലാസ് വീണുടഞ്ഞാല്‍ നമ്മള്‍ 'സാരമില്ല' എന്നു പറഞ്ഞുകൊണ്ട് പെട്ടെന്നുതന്നെ തറ വൃത്തിയാക്കുന്നു. എന്നാല്‍ അതേസമയം അതിഥികളുടെ മുമ്പില്‍വെച്ച് സ്വന്തം വീട്ടിലെ കുട്ടിയുടെ കൈയില്‍നിന്ന് ഗ്ലാസ് നിലത്തുവീണുടഞ്ഞാല്‍ നാം അവരോട് കയര്‍ക്കുന്നു. രണ്ടും കുട്ടികളാണെന്നും രണ്ടുപേരും കരുതിക്കൂട്ടി ചെയ്തതല്ലന്നും നമുക്കറിയാം. എങ്കില്‍ സ്വന്തം കുട്ടിയെ അതിഥികളുടെ മുന്നില്‍വെച്ച് കുറ്റപ്പെടുത്തുന്നത് ശരിയാണോ? അതവന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തില്ലേ. ഇതിനര്‍ഥം തെറ്റു കണ്ടാല്‍ തിരുത്തരുത് എന്നല്ല. അത് നേരത്തെ സൂചിപ്പിച്ചതുപോലെ പോസിറ്റീവായി അവരും നിങ്ങളും മാത്രമുള്ളപ്പോള്‍ തിരുത്താവുന്നതാണ്. 7. മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത് ഓരോ കുട്ടികള്‍ക്കും ഓരോ കഴിവുകളാണ് ദൈവം നല്‍കിയത്. അതൊരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണ്. മനുഷ്യന്മാരുടെ മുഖം വ്യത്യസ്തമായതുപോലെ അവരുടെ കഴിവുകളും വ്യത്യസ്തമാണ്. അതിനാല്‍ത്തന്നെ പഠനത്തില്‍ പിന്നോട്ടാവുന്ന കുട്ടി സാമൂഹ്യ സേവനത്തില്‍ മികവ് പുലര്‍ത്തുന്നവനാകും. 'നീ എന്തുകൊണ്ട് അവനെപ്പോലെയായില്ല' എന്ന താരതമ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ഇതവന്റെ ആത്മാഭിമാനം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ. 8. കഴിവിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് പറയുക സ്‌കൂള്‍ തുറക്കുന്ന സമയത്ത് നമ്മുടെ മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട അധ്യാപകരോട് കുട്ടികളുടെ കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും മുന്‍കൂട്ടി പറയുക. ഇതിലൂടെ അധ്യാപകര്‍ക്ക് കുട്ടികളുടെ കഴിവുകളെ തിരിച്ചറിയാനും അത് പ്രോത്സാഹിപ്പിക്കാനും സാധിക്കും. ഈ മുന്‍ധാരണ പിന്നീടുള്ള സ്‌കൂള്‍ ജീവിതത്തില്‍ കുട്ടിക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പകരാന്‍ അധ്യാപകര്‍ക്ക് സാധിക്കും. കഴിവുകേടുകളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കിയതിനാല്‍ അത്തരം മേഖലകളില്‍നിന്ന് അവനെ മാറ്റിനിര്‍ത്താനും അധ്യാപകര്‍ക്ക് സാധിക്കും. 9. സ്‌നേഹം നിരുപാധികമെന്ന് ബോധ്യപ്പെടുത്തുക നമ്മുടെ മക്കളെ നമ്മള്‍ സ്‌നേഹിക്കുന്നത് നിരുപാധികമാണെന്ന ബോധം അവര്‍ക്കുണ്ടാകണം. അവരില്‍നിന്ന് വരുന്ന ഏതെങ്കിലും പരാജയം കാരണമോ അതല്ലെങ്കില്‍ അവര്‍ ചെയ്യുന്ന ഏതെങ്കിലും ചെറിയ തെറ്റിന്റെ പേരിലോ അവര്‍ വെറുക്കപ്പെടുകയില്ല എന്നവരെ ബോധ്യപ്പെടുത്തുക. കാരണം, ഈയൊരു ബോധം ഇല്ലെങ്കില്‍ മാതാപിതാക്കളുടെ സ്‌നേഹവും പരിഗണനയും ഇല്ലാതായിപ്പോവുമോ എന്ന ഭയത്താല്‍ ഒരു പരീക്ഷണത്തിനും സാഹസത്തിനും അവര്‍ മുതിരില്ല. അത് അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കും. 10. രക്ഷിതാക്കള്‍ ആത്മാഭിമാനമുള്ളവരാകുക അവസാനമായി നാം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യം, നാം ആത്മാഭിമാനികളും ആത്മവിശ്വാസവുമുള്ളവരുമായിരിക്കണം എന്നതാണ്. എങ്കില്‍ മാത്രമേ നമ്മുടെ മക്കളില്‍ ഈ ഗുണങ്ങള്‍ വളര്‍ത്താന്‍ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ പോസിറ്റീവ് ചിന്താഗതികള്‍ വളര്‍ത്തുകയും അത് മക്കളിലേക്ക് പകരുകയും ചെയ്യുക. എങ്കിലേ അവരില്‍ നന്മയുടെ മൂല്യം വളര്‍ത്താന്‍ സാധിക്കുകയുള്ളൂ. മക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിക്കുകയും അവര്‍ക്ക് പറയാനുള്ളത് പറയാന്‍ അവസരം കൊടുക്കുകയും ചെയ്യുന്നതിലൂടെ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് 5 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്‍സ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. ഫഹദ് ഫാസിലിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്‍സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ഫഹദ് ഫാസിലിനൊപ്പം സൌബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിന്‍സന്‍റ് വടക്കന്‍ ഒരുക്കുന്ന തിരക്കഥയില്‍ അമല്‍ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്നു. 2012ല്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍-തിലകന്‍ ചിത്രം ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സംവിധായകനായി അന്‍വര്‍ റഷീദിനെ കണ്ടില്ലെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ സജ്ജീവമായി അന്‍വര്‍ റഷീദ് ഉണ്ടായിരുന്നു. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, CIA എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വലിയ വിജയങ്ങള്‍ തീര്‍ത്തിരുന്നു. Did you find apk for android? You can find new Free Android Games and apps. anwar rasheed fahadh faasil trance Share. Twitter Facebook Google+ Pinterest LinkedIn Tumblr Email Previous Articleപ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! Next Article കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം
പൂര്‍വ്വാശ്രമത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദപുരം ഭഗവതി കാവുങ്കല്‍വീട്ടില്‍ നാരായാണന്‍ നായരുടേയും ലക്ഷ്മിഅമ്മയുടേയും മകന്‍. 1970 ല്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ ബ്രഹ്മചാരിയായി ചേരുകയും 1983 മെയ്മാസം തൈപ്പൂയം നാളില്‍ ബ്രഹ്മശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1985 മുതല്‍ 87 വരെ വാരണാസിയിലെ തിലഭണ്ഡേശ്വര ആശ്രമത്തില്‍നിന്നും, 1988 മുതല്‍ 92 വരെ ഋഷികേശിലെ കൈലാസാശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ സ്വാമി വ്യാനാനന്ദ സരസ്വതിയില്‍ നിന്നും വേദാന്തത്തില്‍ പ്രാവീണ്യംനേടി. 1993 ല്‍ 99 വരെ ഋഷികേശിലെ ഹരിഹരകൈലാസാശ്രമത്തില്‍ ആചാര്യനായി സേവനമനുഷ്ഠിച്ചു. 1999 മുതല്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ മഠാധിപതിയായി സേവമനുഷ്ഠിച്ചുവരുന്നു. Latest News Sreekala Balajyothy Changathikootam picnic. Members of Changathykoottam had one day picnic on 24.05.2019 trip to Lulu mall ,journey in Cohin Metro , Chellanam beach ,etc were happy moments to the group members. 23.04.2019. 6th Annual function of Sreekala Theerthapadashramam,East Kaloor, Thodupuzha Sreekala Balajyothy Changathikoottam. This group formed by more than 100 children in our locality studying in 7th std to post graduation. Every month they meet and conduct seminars discuss current affairs,perform cultural activities etc. On 08.05.2018 they celebrated 50th meet. Business Associates joined on 01/10/2018 to felicitate us on our SILVER JUBILEE celebration of SREEKALA TRADE LINKS Sreekala Balajyothy Changathikkoottam members cleaningEast Kaloor- Kodikkulam road on Gandhi Jayanthy day(02 /10/2018)
ഇത്‌ മേയറുടെ തോട്ടമാണ്. മേയറുടെ തോട്ടത്തിൽ കയറിയാൽ ഒരുപാട് കാഴ്ചകൾ കാണാം. മേയറുടെ സുന്ദരികളായ മൂന്ന് പെണ്മക്കൾ, അവരെ വളയ്ക്കാൻ നടക്കുന്ന മറ്റ് മൂന്ന് സുന്ദരന്മാർ. മക്കളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന (പാട്നർ ഇൻ ക്രൈം) അയ്ദ എന്ന മേയറുടെ ഭാര്യ. ഇടയ്ക്കിടെ ആപ്പിൾ മോഷ്ട്ടിക്കാൻ വരുന്ന സിനോ. (സിനോയെ ഹംസമെന്ന് വിളിക്കുന്നതിൽ തെറ്റില്ല). എല്ലാത്തിനുമപരി കർക്കശക്കാരനും അല്പം പിടിവാശിയുമൊക്കെയുള്ള നമ്മുടെ പ്രധാന കഥാപാത്രമായ മേയറും. അങ്ങനെയങ്ങനെ ഒരുപാട് കാഴ്ചകളുണ്ട് മേയറുടെ ഈ തോട്ടത്തിൽ. ഇത്‌ മേയറുടെ കഥയാണ്. മേയറുടെയും മേയറുടെ സുന്ദരികളായ മൂന്ന് പെൺമക്കളുടെയും കഥ.. ഇനി അവരുടെ കഥയറിയണമെങ്കിൽ മേയറുടെ തോട്ടത്തിൽ കയറാതെ രക്ഷയില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Biography, Comedy, Drama, Turkish Tagged: Muhammad Rasif Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ആദ്യം അവര്‍ ചോദിച്ചു അഞ്ച്മന്ത്രി മാര്‍ ഉണ്ടായിട്ട് നാദാപുരത്ത് കാര്‍ക്ക് എന്ത് ഗുണമെന്ന് ,പിന്നീട് അവര്‍ ചോദിച്ചു ലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് നാദാപുരത്ത്സന്ദര്‍ശനം നടത്താതെന്ന് ,ചോദ്യം പിന്നേയും വന്നു എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ലീഗ് മന്ത്രിയും കലാപ ബാധ്യത പ്രദേശം സന്ദര്ഷിക്കാത്തതെന്ന് ,പിന്നെ അവര്‍ ചോദിച്ചു എന്തിനാണ് കൊല്ലപെട്ടവന് ഇരുപത്തിയഞ്ച് ലക്ഷം നല്‍കുന്നതെന്ന് ,വീണ്ടും ചോദ്യം വന്നു എന്തുകൊണ്ടാണ് കലാപത്തില്‍ എല്ലാം നഷ്ട പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാത്തതെന്ന് .അതെ ആറു രൂപയുടെ ഗുണമില്ലാത്തവരുടെ ചോദ്യം പിന്നേയും വന്നു എന്തുകൊണ്ടാണ് ആറുകോടി മാത്രം അനുവദിച്ചതെന്ന് !!!. മതം നോക്കി അന്യന്‍റെ പ്രയാസം കണ്ടില്ലെന്ന് നടിക്കാന് സാധിക്കില്ല ഒരു ലീഗുകാരനും .നാട്ടില്‍ ഒരു പ്രശനമുണ്ടായാല്‍ എരിതീയില്‍ പെട്രോള്‍ ഒഴിക്കുന്ന പ്രവര്‍ത്തനം ലീഗ് നടാത്താറില്ല .അതുകൊണ്ട് തന്നെ ലീഗിനെതിരെ വൈകാര്യകമായി പ്രവര്‍ത്തിക്കുന്നവര്‍ നിരന്ധരം ചോദ്യങ്ങള്‍ ചോദിച്ചു വരാറുണ്ട് .പക്ഷെ വൈകാര്യകതയുടെ മുകളില്‍ നിന്ന് ലീഗ് തീരുമാനം എടുക്കാത്തത് കൊണ്ട് തന്നെ ശാശ്വതമായ ഗുണം, നാടിനും, സമൂഹത്തിനും സമുദായത്തിനും ഉണ്ടാക്കാന് എല്ലാ കാലങ്ങളിലും ലീഗിന് സാധിച്ചിട്ടുണ്ട് .പ്രശ്നങ്ങള്‍ ഉള്ള സ്ഥലത്ത് പരിഹാരമാണ് ഉണ്ടാക്കലാണ് ലീഗ് ന്‍റെ രാഷ്ട്രീയം . ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപെട്ടത്‌ ഏറെ ദുംഖകരമാണ് .ആ കുടുംബത്തിന് എത്ര തുക കൊടുത്താലും നഷ്ടം നികത്താന് സാധിക്കില്ല .തീര്‍ച്ചയായും സര്‍ക്കാര്‍ ഇരുപത്തിയഞ്ച് ലക്ഷം അനുവദിച്ചത് സ്വാഗതാര്‍ഹമാണ് .ഒരു നാടിനെ മുഴുവനും കൊള്ളയടിച്ചും ,കത്തിച്ചും നാശത്തി ന്‍റെ കൊടുകാറ്റ് അടിപ്പിച്ച സഖാക്കളുടെ മുന്നില്‍ കേരളത്തിലെ ജനതയെ മുഴുവനും തുണേരി കാലപ്ത്തിന്റെ പേരില്‍ സ്തഭിച്ചുപോയപ്പോള്‍ അവിടെ ആശ്വാസത്തി ന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് ഇറങ്ങിയത്‌ ലീഗാണ് .കലാപ ചരിത്രത്തില്‍ മുമ്പ് ഒന്നുമില്ലാത്ത രൂപത്തില്‍ നഷ്ടപെട്ട രേഖകള്‍ മുഴുവനും ഒറ്റ ദിവസത്തെ അദാലത്ത് കൊണ്ട് സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ രേഖകള്‍ ശരിയാക്കി കൊടുക്കുകയും അതുപോലെ തന്നെ നഷ്ടങ്ങളുടെ കണക്കെടുക്കാന് മന്ത്രി മുനീര്‍ ചെയര്‍മാനും ,കോഴിക്കോട് കലക്റ്റര്‍ കണ് വീനറായും റവന്യ ഉദ്ധ്യോഗസ്ഥന്‍മാരുടെ യും നേതൃത്വത്തില്‍ കലാപത്തി ല്‍ കൃത്യമായ നഷ്ടം കണക്കാക്കുകയും ഇന്ത്യയില്‍ സമാനതകളില്ലാത്ത രൂപത്തില്‍ ആറുകോടി രൂപ ഒരു സംസ്ഥാന സര്‍ക്കാര്‍ പെട്ടന്ന് തന്നെ പ്രഖ്യാപിച്ചത് തുണേരിയില്‍ കലാപത്തില്‍ എല്ലാം നഷ്ട പെട്ടവര്‍ക്ക് ഈ തുക നഷ്ടം നികത്താന് ഗുണകരമാകും .വാഹനങ്ങള്‍ നഷ്ട പെട്ടവര്‍ക്ക് ഇന്ഷുറന്സ് തുക പെട്ടന്ന് ലഭ്യമാകുനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട് . കലാപത്തില്‍ എല്ലാം നഷ്ട പെട്ട തുണേരിനിവാസികള്‍ സര്‍ക്കാര്‍ ന്‍റെ ഈ പ്രവര്‍ത്തനത്തെ വലിയ ആശ്വാസത്തോടെ നോക്കികാണുമ്പോള്‍ ഫേസ് ബുക്കിലും ,വാട്സ് അപ്പിലും ലീഗ് നോട് ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നവര്‍ക്ക് ഈ ആറുകോടി യിലും നൂര്‍ ചോദ്യങ്ങള്‍ ചോദിച്ചു നാട്ടില്‍ ഭിന്നിപ്പ്ന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് . ഓര്‍ക്കുകനിങ്ങള്‍ ലീഗ് ന്‍റെ ലക്ഷ്യം നാടി ന്‍റെയും ,സമൂഹത്തിന്‍റെയും നന്മയാണ് .അല്ലാതെ നിങ്ങളെ പോലെ എരിതീയില്‍ പെട്രോള്‍ ഒഴിക്കുന്ന പണി ലീഗ് എടുക്കാറില്ല .നടക്കാന് പാടില്ലാത്തത് നാദാപുരത്ത് നടന്നു .ഇതി ന്‍റെ പേരില്‍ എല്ലാ കാലത്തും മതത്തി ന്‍റെയും ,രാഷ്ട്രീയത്തി ന്‍റെയും പേര് പറഞ്ഞ് മനസ് അകന്ന് നില്‍ക്കെണ്ടവര്‍ അല്ല നാദാപുരം ജനത .കൈ കോര്‍ക്കുക നിങ്ങള്‍ പരസ്പരം അവിടെങ്ങളില്‍ സ്നേഹ പൂക്കള്‍ വിരിയിട്ടെ .കലാപത്തിന് കാരണമായ കൊലയും ,കാലപം നടത്തിയവരെയും ,അതിനു ഗൂഡാലോചന നടത്തിയവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുക .ഒരാളെ പോലും രക്ഷപെടാന് അന്വേഷണ വിഭാഗം അനുവദിക്കരുത് .കാരണം നാദാപുരത്ത് ഇനിയൊരു കലാപവും ഉണ്ടാകാന് പാടില്ല .കുറ്റവാളികള്‍ രക്ഷ പെട്ടാല്‍ അവര്‍ക്ക് വീണ്ടും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന് ഒരു പ്രയാസവുമുണ്ടാകില്ല .വരുക മനുഷ്യ സ്നേഹികളെ നമുക്ക് ഒന്നിക്കാം നാടി ന്‍റെ സമാധാനത്തിന് വേണ്ടി . പോസ്റ്റ് ചെയ്തത് Unknown ല്‍ 11:31 AM ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
കോഴിക്കോട്: ചെലവേറെയുള്ള വൃക്കരോഗ ചികില്‍സ പാവപ്പെട്ടവനും പ്രാപ്യമാക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ചരിത്രത്തിലിടം നേടുന്നു. എട്ടുവര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം ഇവിടെ വൃക്ക മാറ്റിവെക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കമാറ്റിവെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ കഡാവര്‍ ശസ്ത്രക്രിയയും നടത്തി മികവിന്റെ കേന്ദ്രമെന്ന ഖ്യാതി നേടി. മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ വൃക്ക 16 വയസ്സുകാരന് മാറ്റിവെച്ചാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രി വാര്‍ത്തകളിലിടം നേടിയത്. സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതികള്‍ക്കകത്തുനിന്ന് അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് വൃക്കദാനവുമായി ബന്ധപ്പെട്ട സാങ്കേതികത്വം ഏറെയുള്ളതിനാല്‍ സ്വകാര്യ മേഖലയിലും വൃക്കമാറ്റിവെക്കല്‍ അത്ര വിപുലമായി നടക്കുന്നില്ല. 1986ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ ചരിത്രത്തില്‍തന്നെ ഇതാദ്യമായിരുന്നു. ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം. ’96ല്‍ അദ്ദേഹം മെഡിക്കല്‍ കോളജ് വിട്ടശേഷം രണ്ടുവര്‍ഷം ഇടവേളയായിരുന്നു. ’98 മുതല്‍ ശസ്ത്രക്രിയ പുനരാരംഭിച്ചു. മാസത്തില്‍ ഒരു ശസ്ത്രക്രിയ വീതമാണ് 2002 വരെ നടന്നത്. ഡോ. പിഷാരടിയുടെ നേതൃത്വത്തിലാണ് അന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിച്ചത്. 2002 മുതല്‍ ആഴ്ചയില്‍ ഒന്നുവീതം ശസ്ത്രക്രിയകള്‍ മുടങ്ങാതെ നടക്കുന്നതായി ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. ശ്രീലത ‘മാധ്യമ’ത്തോട് പറഞ്ഞു. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ അപൂര്‍വമായേ ഈ ശസ്ത്രക്രിയ നടക്കുന്നുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രോഗികളാണ് വൃക്കരോഗ ചികില്‍സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലുള്ള ഒ.പി.യില്‍ അഞ്ഞൂറോളം രോഗികള്‍ എത്തുന്നു. പ്രതിവര്‍ഷം 24,000 രോഗികള്‍ക്കാണ് ഇവിടെ ചികില്‍സ നല്‍കുന്നത്. ‘നെഫ്രോളജി’ വിഭാഗം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയതോടെ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, രോഗികളുടെ ആധിക്യം വീര്‍പ്പുമുട്ടലുണ്ടാക്കുന്നു. 22 വീതം കട്ടിലുകളുള്ള രണ്ട് വാര്‍ഡുകളാണുള്ളത്. കട്ടിലുകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലേറെ രോഗികള്‍ എപ്പോഴുമുണ്ടാവും. അവശരായ രോഗികള്‍പോലും വരാന്തകളില്‍ കിടക്കുന്ന കാഴ്ച ഇവിടെയുമുണ്ട്. ഉയര്‍ന്ന ശുചിത്വത്തിലും അണുവിമുക്തമായ അന്തരീക്ഷത്തിലും കഴിയേണ്ട രോഗികളാണിവര്‍. ആയിരത്തോളം പേര്‍ക്കാണ് ഇവിടെ വൃക്കമാറ്റിവെച്ചത്. 95 ശതമാനം രോഗികളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി അധികൃതര്‍ പറയുന്നു. ഓരോ ശസ്ത്രക്രിയക്കും പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് രോഗിക്ക് ചെലവാകുന്നത്. പുറത്ത് അഞ്ച് ലക്ഷം രൂപ വരെയാണ് ചെലവ്. ശസ്ത്രക്രിയ നടത്തുന്നതുവരെ രോഗിക്ക് സൗജന്യമായി ഡയാലിസിസ് നല്‍കാന്‍ മികച്ച സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഒരേസമയം 12 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാം. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് എം.പി. ഫണ്ടില്‍നിന്ന് 50,000 രൂപയും മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് 15,000 രൂപയും ലഭിക്കുന്നു. ഇതിന് ആവശ്യമായ എല്ലാ കടലാസ് പണികളും നെഫ്രോളജി വിഭാഗം തന്നെയാണ് നടത്തുന്നത്. ShareTweetSend Related Posts കേരളം ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി കേരളം വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ കേരളം വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
വെബ്ഡെസ്‌ക് :ഘാനക്കെതിരെയുള്ള മത്സരത്തിലെ ഗോൾനേട്ടത്തിലൂടെ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായാണ് താരം മാറിയത്. നിലവിൽ 37 വയസാണ് താരത്തിനുള്ളത്. മത്സരത്തിന്റെ 65ാം മിനുട്ടിൽ ക്രിസ്റ്റിയാനോ പെനാൽട്ടിയിലൂടെയാണ ഗോൾ നേടിയത്. അഞ്ച് ലോകകപ്പുകളിലും ഗോളടിക്കുന്ന ആദ്യ താരവുമായിരിക്കുകയാണ് റോണോ. 18 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളിൽ നിന്ന് നേടിയത്. 2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്.ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മുമ്പ്‌ സ്‌പെയിനിനെതിരായ മത്സരത്തിൽ ഹാട്രിക് ചെയ്യുമ്പോൾ താരത്തിന് 33 വർഷവും 130 ദിവസവുമായിരുന്നു പ്രായം.ലോകകപ്പിൽ അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായി കഴിഞ്ഞ മത്സരത്തിൽ മെസ്സി മാറിയിരുന്നു. സൗദി അറേബ്യക്കെതിരെ ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഈ നേട്ടം താരത്തെ തേടിയെത്തിയത്. നിലവിൽ 35 വർഷവും 151 ദിവസവുമാണ് ഫുട്‌ബോൾ ഇതിഹാസത്തിന്റെ വയസ്സ്. ലോകകപ്പിലെ പ്രായം കൂടിയ ഇതര ഗോൾ വേട്ടക്കാർറോജർ മില്ല -42 വർഷം, 39 ദിവസംഗണ്ണർ ഗ്രേൻ- 37 വർഷം, 236 ദിവസം ക്വാത്‌മോക് ബ്ലാങ്കേ- 37 വർഷം, 151 ദിവസം ഫെലിപ് ബാലോയ് -37 വർഷം, 120 ദിവസം ഒബ്ദ്യൂലിയോ വറേല- 36 വർഷം, 279 ദിവസം മാർട്ടിൻ പലേർമോ -36 വർഷം, 227 ദിവസം ജോർജസ് ബ്രേഗി -36 വർഷം, 152 ദിവസം ടോം ഫിന്നി -36 വർഷം, 64 ദിവസം മിറേസീവ് ക്ലോസ് -36 വർഷം, 29 ദിവസംജോൺ ആൾഡ്രിഡ്ജ് -35 വർഷം, 279 ദിവസംഅതേസമയം, ഘാനക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പറങ്കിപ്പട വിജയിച്ചു. ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഗോളടിമേളമായിരുന്നു. പെനാൽട്ടിയിലൂടെ പോർച്ചുഗൽ നേടിയ ലീഡിന് മിനിട്ടുകളുടെ മാത്രം ആയുസ്സാക്കി ഘാന തിരിച്ചടിച്ചെങ്കിലും പോർച്ചുഗൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അധികം വൈകാതെ മൂന്നാം ഗോളുമടിച്ചു. 65ാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോയുടെ പെനാൽട്ടി ഗോൾ പിറന്നത്. 73ാം മിനുട്ടിൽ ഘാന തിരിച്ചടിച്ചു. ആൻഡ്രേ ഐയ്വിലൂടെയായിരുന്നു ഘാനയുടെ തിരിച്ചടി. 71ാം മിനുട്ടിൽ ഖുദ്സിൻറ കിടിലൻ മുന്നേറ്റം ഗോളിയുടെ കൈകളിൽ അവസാനിച്ചെങ്കിൽ തൊട്ടുടൻ തന്നെ ഘാന തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ജാവോ ഫെലിക്സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. അധികം വൈകാതെ 89ാം മിനുട്ടിൽ ഒസ്മാൻ ബുഖാരി ഘാനയുടെ സ്‌കോർ ബോർഡിൽ ഒരു ഗോൾ കൂടി ചേർത്തു.
Breaking News: ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം ◆ ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍ ◆ വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി ◆ സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ ◆ യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം ◆ ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ ◆ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ ◆ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ് ◆ ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ ◆ ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു ◆ Topic: Ramdev പതഞ്ജലിയുടെ അഞ്ച് മരുന്നുകളുടെ ഉത്പാദനത്തിന് നിരോധനവുമായി ഉത്തരാഖണ്ഡ് പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിച്ചതിന് ശേഷം ഉൽപ്പന്നങ്ങൾക്ക് പുതിയ അനുമതി തേടാൻ പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിലിലേക്ക് പോയി; സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു; വിവാദ പ്രസംഗവുമായി ബാബാ രാംദേവ് സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു, ആമിർ ഖാനെക്കുറിച്ച് എനിക്കറിയില്ല, ഈ അഭിനേതാക്കളെക്കുറിച്ച് ദൈവത്തിന് അറിയാം
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Imdb-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഓൺലൈൻ Imdb വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു, MP4, M4A, 3GP ഫോർമാറ്റുകളിൽ നിങ്ങൾക്ക് ഏത് Imdb വീഡിയോയും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. Imdb വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ Imdb വീഡിയോ ഡൗൺലോഡർ ആഡ്ഓൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. Imdb വീഡിയോ ഡൗൺലോഡർPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. Imdb വീഡിയോ ഡൗൺലോഡർ കൂടെ Imdb വീഡിയോ ഡൗൺലോഡർ MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, നിങ്ങളുടെ വീഡിയോ ഫയലുകൾ Imdb വീഡിയോ ഡൗൺലോഡറിലേക്ക് അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും നിങ്ങൾ ഇപ്പോൾ തയ്യാറാണ്. ഞങ്ങളുടെ Imdb വീഡിയോ ഡൗൺലോഡർ ടൂളുകൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ Imdb വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് Imdb വീഡിയോ ഡൗൺലോഡർ സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. മാക്കിനുള്ള Imdb വീഡിയോ ഡൗൺലോഡർ Mac-നുള്ള ഏറ്റവും ഫലപ്രദമായ Imdb വീഡിയോ ഡൗൺലോഡർ, Mac-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും Imdb വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ Imdb വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച Imdb വീഡിയോ ഡൗൺലോഡർ, സൗജന്യ Imdb വീഡിയോ ഡൗൺലോഡർ മാക്. ഐഫോണിനായുള്ള Imdb വീഡിയോ ഡൗൺലോഡർ iPhone/iPad-ൽ Imdb വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ Imdb വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ സൗജന്യ Imdb വീഡിയോ ഡൗൺലോഡർ, iPhone, iPad 2022 എന്നിവയ്‌ക്കായുള്ള ഞങ്ങൾ അപ്ലിക്കേഷനുകൾ, iphone-നുള്ള എളുപ്പമുള്ള ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. Imdb വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും ഒരു Imdb വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം, Windows 64 PC-യ്‌ക്കുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, 4K Imdb വീഡിയോ ഡൌൺലോഡർ 64 ബിറ്റ് വിൻഡോകൾക്കായി ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-യ്‌ക്കുള്ള Imdb വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. Imdb വീഡിയോ ഡൗൺലോഡർ chromebook 2022-ൽ Chrome-നുള്ള മികച്ച Imdb വീഡിയോ ഡൗൺലോഡർ, 4K-യിലും മറ്റും Chromebook-ൽ Imdb വീഡിയോകൾ ഓഫ്‌ലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം Imdb വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ Imdb വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K Imdb വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള Imdb വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും Imdb വീഡിയോ കൺവെർട്ടർ Imdb വീഡിയോ ഡൌൺലോഡർ സൗജന്യമാണ് - ഏത് Imdb വീഡിയോയും ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-നുള്ള സൗജന്യ Imdb വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ Imdb വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. നിങ്ങൾക്ക് ഞങ്ങളുടെ APP ഉപയോഗിച്ച് ഏതെങ്കിലും ഒന്നിലധികം Imdb വീഡിയോ അല്ലെങ്കിൽ ഒരു Imdb വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, Imdb വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർക്കുക. Imdb വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ Imdb വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, Imdb വീഡിയോ ഡൗൺലോഡർ വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ടൂളുകളിൽ നിന്ന് Imdb വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Imdb വെബ്സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ Imdb വീഡിയോ തിരഞ്ഞെടുക്കുക, പങ്കിടുക ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക Imdb വീഡിയോ ഡൗൺലോഡർr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ടാണ് എല്ലാവരും നിങ്ങളും ഓൺലൈൻ Imdb വീഡിയോ ഡൗൺലോഡർ ഉപയോഗിക്കേണ്ടത് ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. Imdb വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ Imdb വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്‌മാർക്ക് ചെയ്യാം ഉദാഹരണത്തിന്, Imdb chrome, firefox എക്സ്റ്റൻഷനുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എപ്പോഴും ഈ വെബ്സൈറ്റ് എങ്ങനെ സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Imdb ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ Imdb ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് ചെയ്യുക വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. Imdb വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ Imdb വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് സൗജന്യം. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. Imdb വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക Imdb വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
തൃശ്ശൂര്‍: ടി.പി. കേസിലുള്‍പ്പെട്ടവര്‍ക്ക് അടിയന്തര പരോള്‍ നല്‍കുമ്പോള്‍ മറ്റൊരാള്‍ക്ക് മരിച്ച അമ്മയെ കാണാന്‍ പരോളിന് അനുവാദമില്ല. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രണ്ടു നിയമം നടപ്പിലാക്കുന്നത്. അടിയന്തര പരോളാണ് ടി.പി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഘട്ടം ഘട്ടമായി ഇവിടെ നല്‍കുന്നത്. പലതും നീട്ടിനല്‍കുകയും ചെയ്യുന്നു. കൊടിസുനിയും അനൂപും ഇത്തരം പരോള്‍ നേടിക്കഴിഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്കുമുമ്പ് തടവുപുള്ളിയായെത്തിയ കുന്നംകുളം ആലുക്കവീട്ടില്‍ ഷിന്റോ വിന്‍സെന്റിനാണ് വാഹനാപകടത്തില്‍ മരിച്ച അമ്മയുടെ മൃതദേഹം കാണാന്‍ പോലും പരോള്‍ അനുവദിക്കാതിരുന്നത്. Stories you may like രാജീവ് ഗാന്ധി വധക്കേസ്; നളിനി ഇന്ന് പുറത്തിറങ്ങും ടി.പി വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം; കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമയുടെ അപ്പീല്‍ ക്രമസമാധാനപ്രശ്‌നം ഇല്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട്, വില്ലേജ് ഓഫീസര്‍ വഴി തഹസില്‍ദാര്‍ നല്‍കുന്ന സോള്‍വെന്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം ഹാജരാക്കിയാല്‍ മാത്രമേ അടിയന്തര പരോള്‍ അനുവദിക്കൂ എന്നാണ് അന്ന് ജയിലധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊടിസുനിക്കും അനൂപിനും ക്രമസമാധാനപ്രശ്‌നമുണ്ടാവില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയോ എന്നതു വ്യക്തമല്ല. അഥവാ പോലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ ഷിന്റോക്ക് പോലീസ് എന്തുകൊണ്ട് ഇത്തരം ഒരു റിപ്പോര്‍ട്ട് നല്‍കിയില്ലെന്നതും ചോദ്യമാകുന്നു. അടിയന്തര പരോള്‍ വേണ്ടെന്നു ഷിന്റോ എഴുതി നല്‍കിയെന്നാണ് ജയിലധികൃതരുടെ വാദം. എന്നാല്‍ ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ ഓഫീസില്‍ നിന്നും ജയിലില്‍ ബന്ധപ്പെട്ടപ്പോള്‍ അകമ്പടി പോകാന്‍ വേണ്ടത്ര പോലീസുകാരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. Tags: t.p murder caseparolt p murder case culprits ShareTweetSendShare Discussion about this post Latest stories from this section വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് Next Post ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം; എഐഎസ്എഫ് നേതാവ് പരാതി പിന്‍വലിച്ചു Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
മരിച്ചു പോയ ഭാര്യക്ക് വേണ്ടി മിനി താജ് മഹൽ പണിത് പ്രശസ്തൻ ആയ മനുഷ്യൻ ആണ് ഫൈസൽ ഹസൻ. അദ്ദേഹം കഴിഞ്ഞ വ്യാഴ്ച ഒരു റോഡ് ആക്‌സിഡന്റിൽ മരിച്ചു. ഉത്തർപ്രദേശിലെ കാസർ കലാനിൽ നിന്നുള്ള 83 വയസുള്ള മനുഷ്യൻ ആണ് അദ്ദേഹം. അലിഗർ ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം. തിരിച്ചറിയാത്ത ഒരു വാഹനം ആണ് അദ്ദേഹത്തെ ഇടിച്ചിട്ടത്. രാത്രി നടക്കാൻ ഇറങ്ങിയപ്പോൾ ആണ് അദ്ദേഹത്തെ വാഹനം ഇടിച്ചിട്ടത്. അദ്ദേഹത്തെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. താജ്മഹലിന്റെ ഒരു മിനി റെപ്ലിക്കാ നിർമിച്ച ശേഷം ആണ് കദ്രി പ്രധാന വാർത്തകളിൽ ഇടംപിടിച്ചത്. പെൺകുട്ടികളുടെ സ്കൂളിന് സൗജന്യം ആയി സ്ഥലം വിട്ടു കൊടുത്തും അദ്ദേഹം വ്യത്യസ്തൻ ആയ ആളാണ്. തന്റെ മരിച്ചു പോയ ഭാര്യക്ക് വേണ്ടി ആണ് അദ്ദേഹം താജ്മഹൽ പണിതത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
2 മൂപ്പന്മാരേ, ഇതുകേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? 3 ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം. 4 തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു. 5 മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ. 6 ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു. 7 അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു. 8 യൌവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക. 9 ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു. 10 വയൽ ശൂന്യമായ്തീർന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു. 11 കൃഷിക്കാരേ, ലജ്ജിപ്പിൻ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവു നശിച്ചുപോയല്ലോ. 12 മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ. 13 പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങൾ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ. 14 ഒരു ഉപവാസദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ; 15 ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരം പോലെ വരുന്നു. 16 നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ. 17 വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു. 18 മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു. 19 യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ. 20 നീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു. Wordproject® is a registered name of the International Biblical Association, a non-profit organization registered in Macau, China.
സര്‍വകലാശാലാ തലത്തിലെ ഉപയോഗത്തിനുള്ള പാഠപുസ്തകങ്ങളും അധികവായനയ്ക്കുള്ള പുസ്തകങ്ങളും പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായിട്ടാണ് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് രൂപംകൊണ്ടത്. പ്രാദേശിക ഭാഷകള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും അധ്യയന മാധ്യമമാക്കണമെന്ന് കോഠാരി കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 1968 ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍ കൂടിയ സംസ്ഥാനവിദ്യാഭ്യാസ മന്ത്രിമാരുടെ പത്താമതു സമ്മേളനം ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. സര്‍വകലാശാലാതലത്തില്‍ ഇംഗ്ലീഷില്‍ മാത്രം പഠിപ്പിച്ചു ശീലിച്ചിട്ടുള്ള അധ്യാപകരെ പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കാന്‍ പരിശീലിപ്പിക്കുക, ശാസ്ത്ര ആശയങ്ങള്‍ വിനിമയം ചെയ്യാനാവശ്യമായ സാങ്കേതിക പദങ്ങള്‍ പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കുക എന്നിങ്ങനെ രണ്ടു പ്രവര്‍ത്തനങ്ങള്‍ ഓരോ ഭാഷയിലും ചെയ്യേണ്ടത് ഇത്തരുണത്തില്‍ അത്യാവശ്യമായിരുന്നു. ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍, നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നടത്താനായി, കേന്ദ്രത്തില്‍ ഒരു ഭാരതീയഭാഷാ കേന്ദ്ര സ്ഥാപനവും, സംസ്ഥാനങ്ങളില്‍ സംസ്ഥാനഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1967-68 മുതല്‍ ആറുവര്‍ഷത്തേക്കുള്ള ഒരു പ്രോജക്ടായി ഓരോ ഭാഷയ്ക്കും നൂറു ശതമാനം ഗ്രാന്റായി ഓരോ കോടി രൂപം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് രൂപ നല്‍കാന്‍ തീരുമാനിച്ചു. 1968 മാര്‍ച്ച് 11-ാം തീയതി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച് നംബര്‍ (p) 106/68.Edn ഉത്തരവു പ്രകാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നു. ആറ് ഔദ്യോഗിക അംഗങ്ങളും മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഗവേണിങ് ബോഡിയും തുടര്‍ന്ന് നിലവില്‍ വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്, വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ് കോയ, ഫൈനാന്‍സ് സെക്രട്ടറി പി.വേലായുധന്‍ നായര്‍ ഐ.എ.എസ്. (മെംബര്‍), വിദ്യാഭ്യാസ സെക്രട്ടറി കെ.സി.ശങ്കരനാരായണന്‍ ഐ.എ.എസ്.(കണ്‍വീനര്‍), കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.സാമുല്‍ മത്തായി (മെംബര്‍), സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ.ജോസഫ് മുണ്ടശ്ശേരി(മെംബര്‍), എന്‍.വി.കൃഷ്ണവാരിയര്‍ (മെംബര്‍), പ്രൊഫ.സി.കെ.മൂസ്സത്(മെംബര്‍), വക്കം അബ്ദുള്‍ ഖാദര്‍(മെംബര്‍) എന്നിവരായിരുന്ന ആദ്യ ഗവേണിങ് ബോര്‍ഡിയിലെ അംഗങ്ങള്‍. 1968 സെപ്റ്റംബര്‍ 16 -ാം തീയതി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. എന്‍.വി.കൃഷ്ണവാരിയര്‍ 1975 മാര്‍ച്ച് 31 ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടര്‍ എന്‍.വി.കൃഷ്ണവാരിയര്‍ അദ്ദേഹത്തിന്റെ സേവനകാലം പൂര്‍ത്തിയാക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിരമിച്ചു. 1975 ഏപ്രില്‍ ലക്കത്തില്‍ വിജ്ഞാനകൈരളിയില്‍ 'വിട' എന്ന ശീര്‍ഷകത്തിലെഴുതിയ മുഖലേഖനത്തില്‍ അതേവരെ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.വി. ''ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സര്‍വകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ നിര്‍മിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി. ഈ പരിപാടി നിറവേറ്റുന്നതിനു പറ്റിയ വിധത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാഫിന്റെ രൂപം നിര്‍ണയിച്ചിരിക്കുന്നത്.നാലാം പദ്ധതിയില്‍ ഈ പരിപാടിക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ സഹായം അഞ്ചാം പദ്ധതിയില്‍ അതേ തോതില്‍ തുടര്‍ന്ന് കിട്ടുമെന്ന് ഇനിയും തീര്‍ച്ചപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇടക്കാലത്ത് വച്ച് സ്റ്റാഫില്‍ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല വിദഗ്ധരെയും തിരികെ അയയ്‌ക്കേണ്ടി വന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ കുറെ മാന്ദ്യം ഉണ്ടാക്കിയെന്നത് പ്രതീക്ഷിതം മാത്രമാണ്. എങ്കിലും നിഷ്‌കൃഷ്ടമായ പഠനങ്ങള്‍ക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പുസ്തകനിര്‍മാണ പരിപാടി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതേപടി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. ആറരക്കൊല്ലം മുന്‍പ് ശാസ്ത്രീയ-മാനവിക-സാങ്കേതിക വിഷയങ്ങളെപ്പറ്റി സര്‍വകലാശാലനിലവാരത്തില്‍ എഴുതാന്‍ കഴിവുള്ള അറിയപ്പെട്ട ലേഖകന്മാര്‍ കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇന്ന് അവരുടെ സംഖ്യ, മുഖ്യമായും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനഫലമായി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം വാക്കുകള്‍ അടങ്ങുന്ന സാങ്കേതിക ശബ്ദാവലികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ പ്രശ്‌നത്തെ ഏറെക്കുറെ പൂര്‍ണമായി പരിഹരിച്ചിരിക്കുന്നു. ശാസ്ത്രീയ-സാങ്കേതിക ഗ്രന്ഥങ്ങള്‍ അച്ചടിക്കുന്നതിനാവശ്യമായ മൂവായിരത്തിലേറെ പ്രത്യേക ചിഹ്നങ്ങളുടെ ടൈപ്പുകള്‍ ഫൗണ്ടറികളില്‍ നിന്ന് ലഭ്യമാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിരിക്കുന്നു. മലയാളത്തില്‍ വൈജ്ഞാനികഗ്രന്ഥങ്ങളുടെ അച്ചടി സംബന്ധിച്ച ചില പൊതുമാനകങ്ങള്‍ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്................. ഗവേണിങ് ബോര്‍ഡിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്ന ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇപ്പോഴത്തെ അധ്യക്ഷനായ ശ്രീ.സി.അച്യുതമേനോനും, മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ജോലിത്തിരക്കുകള്‍ക്കിടയിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓരോ പ്രശ്‌നവും അത്യന്തം ക്ഷമയോടെ പരിഗണിക്കുകയും തങ്ങളുടെ സുശക്തമായ പിന്തുണകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്തുതുവന്നു. വിദ്യാഭ്യാസമന്ത്രിയും ഉപാധ്യക്ഷനുമായ ശ്രീ.സി.എച്ച്.മുഹമ്മദുകോയയെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരംഗമായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. പ്രശസ്തരായ എഴുത്തുകാര്‍ കൂടിയായ ഈ മൂന്നു പേരുടെയും പരിലാളനം ആദ്യസംവല്‍സരങ്ങളില്‍ ലഭിക്കാന്‍ കഴിഞ്ഞത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യക്ഷമതയെ വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉപാധ്യക്ഷനായ ശ്രീ.ചാക്കേരി അഹമ്മദ് കുട്ടിയും മറ്റ് ഔദ്യോഗിക-അനൗദ്യോഗിക അംഗങ്ങളും സാധരണയില്‍ കവിഞ്ഞ താല്‍പര്യം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശ്രീമാന്‍മാര്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള, വക്കം അബ്ദുല്‍ ഖാദര്‍, ജോസഫ് മുണ്ടശ്ശേരി, പി.ടി.ഭാസ്‌ക്കരപ്പണിക്കര്‍ എന്നീ അനൗദ്യോഗികാംഗങ്ങളുടെ പേര്‍ എടുത്തുപറയാതിരിക്കുന്നത് ഒരു കൃതഘ്‌നതയാവും.'' കോഴിക്കോട് പ്രാദേശിക കേന്ദ്രം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രം 1980 നവംബര്‍ 2 ന് കേരള മുഖ്യമന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായിരുന്ന ഇ.കെ.നായനാര്‍ ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചെയര്‍മാനുമായിരുന്ന ബേബി ജോണ്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. സി.എച്ച്.മുഹമ്മദുകോയ ആശംസാപ്രസംഗം നടത്തി. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായി സാഹിത്യവും ഭാഷയും ഇനിയും വളരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫ.സുകുമാര്‍ അഴീക്കോട്, നഗരസഭാ മേയര്‍ സി.ജെ.റോബിന്‍, ശ്രീ.എം.ടി.വാസുദേവന്‍ നായര്‍, ജില്ലാ കളക്ടര്‍ കെ.എം.ബാലകൃഷ്ണന്‍, എന്‍.ചന്ദ്രശേഖരക്കുറുപ്പ് എം.എല്‍.എ, കോളിയോട് ഭരതന്‍, പി.ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. വടക്കന്‍ ജില്ലകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനാണ് കോഴിക്കോട് പ്രാദേശിക കേന്ദ്രം സ്ഥാപിച്ചത്. കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിനു കീഴില്‍ കോഴിക്കോട് ചെറൂട്ടി റോഡില്‍ പ്രാദേശിക കേന്ദ്രം ഓഫീസും കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ്.സ്റ്റേഡിയത്തില്‍ വില്‍പനശാലയും പ്രവര്‍ത്തിക്കുന്നു. കണ്ണുര്‍ നഗരത്തിലും വില്‍പനശലയുണ്ട്. എന്‍.ജയകൃഷ്ണനാണ് നിലവില്‍ കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.
ഈ 2018 ലും നമ്മൾ ഒരുപാട് വില കൊടുക്കുന്ന കാര്യം ആണ് നിറവും ജാതിയും. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ അല്പം നിറം മങ്ങിയവർ അനുഭവിക്കുന്ന വിവേചനം വലുതാണ്. അല്പം നിറം മങ്ങിയവർ അവരുടെ രാജ്യത്ത് നിന്നാണ് പോലും അവർ കരുതിയില്ല. ഇനി അഥവാ അങ്ങനെ ആണെങ്കിൽ അവർ നേരിടുന്ന ഒരു ചോദ്യം ” നിങ്ങൾ എവിടെ നിന്നുള്ളതാണ് ?” എന്നത്. കാരണം അവർ നിറം മങ്ങിയതിന്റെ പിന്നിലെ കഥ ചോദിക്കുന്നവർക്ക് അറിയണം. ഈ പ്രശ്‌നത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിബിസി 3 എന്ന ചാനൽ. അവർ ഒരുക്കിയ വിഡിയോയിൽ ഒരു ഉടമ ജോലിക്ക് വന്ന ജോലിക്കാരിയോട് നിങ്ങൾ എവിടെ നിന്നും ആണെന്ന് ചോദിക്കുന്നതാണ് കാണിക്കുന്നത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
‘നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു’ ഇവിടെ അവന്‍ എന്ന ശൈലിയില്‍ നിന്നും നീയെന്ന അഭിസംബോധനയുടെ ശൈലിയിലേക്കുള്ള മാറ്റം ശ്രദ്ധേയമാണ്. അല്ലാഹുവേ നിന്നെ (നീ ചെയ്ത അനുഗ്രഹങ്ങളുടെ പേരില്‍) സ്തുതിക്കുക എന്നത് അസാധ്യമാണ്. നീ സ്വയം തന്നെ ആ സ്തുതിക്ക് എത്രയും അര്‍ഹതയുള്ളവനല്ലോ’ എന്ന് ഹദീസില്‍ വിവരിക്കുന്നത് പ്രകാരം അല്ലാഹുവിനെ അവനര്‍ഹിക്കുന്ന എല്ലാ അവസ്ഥയിലും സ്തുതിയര്‍പ്പിക്കുന്നു. അതിലൂടെ അടിമയുടെ ഹൃദയം തന്റെ നാഥനോടുള്ള നേര്‍ക്കുനേരെയുള്ള സംഭാഷണത്തിന് തുറക്കപ്പെടുന്നു. അങ്ങനെ അല്ലാഹു അര്‍ഹിക്കുന്ന രീതിയില്‍ അവന്‍ അവനോട് സംവദിക്കുന്നു. ആരാധനയിലും സഹായം തേടലിലും അവന്‍ അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുന്നു. അവനല്ലാത്ത മറ്റാരും ഇബാദത്തിന് അര്‍ഹനല്ല. അതുപോലെ അവനോടല്ലാതെ മറ്റാരോടും സഹായം തേടാനും പാടില്ല. ആരാധന(ഇബാദത്ത്) എന്നാല്‍ വിനയത്തിന്റെയും താഴ്മയുടെയും ഏറ്റവും ഉന്നത രൂപമാണ്. സ്‌നേഹാനുരാഗങ്ങളുടെ പരമകാഷ്ഠയാണത്. ഇബാദത്ത് എന്നത് രണ്ട് ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണ്. അതിലൊന്ന് അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ താഴ്മയും മറ്റൊന്ന് അവനോടുള്ള അളവറ്റ സ്‌നേഹവുമാണ്. അനുരാഗമില്ലാത്ത താഴ്മ ഒരാളില്‍ കാണപ്പെടുന്നുവെങ്കില്‍ അത് ഇബാദത്താവുകയില്ല. അതിപ്രകാരമാണ്: ചില കൊടിയ ഏകാധിപതികള്‍ക്ക് മുമ്പില്‍ പ്രജകള്‍ താഴ്മ കാണിക്കുകയും അവരുടെ തല കുനിക്കുകയും ചെയ്യാറുണ്ട്. അതിനര്‍ത്ഥം ആ പ്രജകള്‍ അത്തരം ഭരണാധികാരികളുടെ അടിമകളാണെന്നല്ല. കാരണം അവര്‍ക്ക് ആ ഏകാധിപതികളോട് ഒരിറ്റ് സ്‌നേഹം ഇല്ലെന്ന് മാത്രമല്ല അവരോട് കടുത്ത ദേഷ്യവും വിരോധവുമാണുള്ളത്. അവര്‍ അവരെ സ്വന്തം മനസാക്ഷികകത്ത് നിന്നുകൊണ്ട് നിരന്തരം ശപിക്കുകയും ചെയ്യുന്നു. ഇതുപോലെയാണ് കറകളഞ്ഞ സ്‌നേഹാനുരാഗങ്ങളില്ലാത്ത വിനയവും താഴ്മയും. ഇതുപോലെ സ്ത്രീയും പുരുഷനും പരസ്പരം പ്രണയിക്കാറുണ്ട്. ചിലപ്പോള്‍ അവരുടെ പ്രണയം തീവ്രാനുരാഗമായി പരിണമിക്കാറുണ്ട്. ഇതിനെ പരസ്പരമുള്ള അടിമത്തം എന്നോ പരസ്പരമുള്ള കീഴടങ്ങലെന്നോ വിഷേശിപ്പിക്കാറില്ല. ഇവിടെ നിന്നെ മാത്രം ഞങ്ങളാരാധിക്കുന്നു എന്ന വചനം ആരാധനാരംഗത്തെ ഏകദൈവത്വത്തെ പ്രതിനിധീകരിക്കുന്നു (തൗഹീദുല്‍ ഇലാഹിയ്യ). നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ത്ഥിക്കുന്നു എന്നത് സൃഷ്ടിപരമായ ഏകദൈവത്വത്തെ പ്രതിനിധീകരിക്കുന്നു. ജനങ്ങള്‍ ചിലപ്പോള്‍ സൃഷ്ടിപരമായ ഏകത്വത്തെ അംഗീകരിച്ചെന്ന് വരും. എന്നാല്‍ ആരാധനരംഗത്തെ ഏകത്വം അവര്‍ എളുപ്പം അംഗീകരിക്കുകയില്ല. ഉദാഹരണത്തിന് ജാഹിലിയ്യാകാലത്തെ അറബികള്‍ അല്ലാഹുവാണ് മുഴുവന്‍ വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവുമെന്ന് അംഗീകരിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അവര്‍ ബിംബങ്ങളെ ആരാധിച്ചിരുന്നു. അതിന് അവര്‍ പറഞ്ഞ ന്യായം ‘അവ തങ്ങളെ അല്ലാഹുവുമായി അടുപ്പിക്കുവാനുള്ള മാര്‍ഗമാണെന്നാണ്.’ അവര്‍ പറയുന്നു. ‘അല്ലാഹുവിന്റെ അടുക്കല്‍ ഇക്കൂട്ടരാണ് ഞങ്ങളുടെ ശുപാര്‍ശകര്‍’.(യൂനുസ്: 18) എന്നാല്‍ ഖുര്‍ആന്‍ ഈ രണ്ട് തരം തൗഹീദുകളെയും അല്ലാഹുവിന് മാത്രം സമര്‍പ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. അവര്‍ ഇപ്രകാരം പറയുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ നിന്നിലിതാ ഞങ്ങള്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക ഞങ്ങള്‍ മടങ്ങിയിരിക്കുന്നു. ഇനിയുള്ള മടക്കവും നിന്നിലേക്കല്ലോ’ (മുംതഹന : 4). ഇതിന്റെ ആശയം ഇതാണ് ഞങ്ങള്‍ നിന്നിലേക്കല്ലാതെ മറ്റൊരാളില്‍ ഭരമേല്‍പ്പിക്കുകയില്ല. നീ ഒഴിച്ച് മറ്റൊരുത്തനിലേക്ക് യാതൊന്നും മടക്കുകയുമില്ല. ശുഹൈബ് നബി(അ) ഇപ്രകാരം പറയുന്നുണ്ട് ‘അല്ലാഹുവിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ അവനിലേക്ക് കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചതും അവനിലേക്ക് മടങ്ങിയതും.’ (ഹൂദ്88). പ്രവാചകന്‍ മുഹമ്മദ് നബിയോട് അല്ലാഹു ഇപ്രകാരം തന്നെയാണ് ആഹ്വാനം ചെയ്തത്. ‘നീ അവനെ ആരാധിക്കുക അവന്റെ മേല്‍ ഭരമേല്‍പ്പിക്കുക(ഹൂദ് : 123)’
സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വിവാഹ റിസപ്ഷന് മുൻപും ദീപിക മുൻ കാമുകൻ രൺബീറിനെ വിളിച്ചിരുന്നു…പക്ഷെ.. താരജോഡികളായ ദീപികാ പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹവിരുന്നില്‍ ദീപികയുടെ മുൻ... Malayalam Breaking News തന്റെ ഭാര്യ എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ്;ദീപികയെ നിരന്തരം പുകഴ്ത്തി രൺവീർ By HariPriya PBDecember 14, 2018 തന്റെ ഭാര്യ എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ്;ദീപികയെ നിരന്തരം പുകഴ്ത്തി രൺവീർ അടുപ്പിച്ചു കുറെ താര വിവാഹങ്ങൾ... More Posts Latest News ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്… ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി; രണ്ട് അമ്മമാരെ കുറിച്ച് മനസ്സ് തുറന്ന് സുപ്രിയ മേനോൻ November 27, 2022 മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു November 27, 2022 കൂടെവിടെ സീരിയൽ ക്ലൈമാക്സ് ആയോ?; ദയ സീരിയൽ അവസാനിച്ചപ്പോൾ പുത്തൻ സീരിയൽ സമയം ; ഏഷ്യാനെറ്റ് സീരിയലുകളുടെ സമയമാറ്റം ഇങ്ങനെ! November 26, 2022 അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത November 26, 2022 ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന November 26, 2022 ആദ്യ ഭാര്യയോട് സ്റ്റിൽ ഐ ലവ് യു എന്ന് പറഞ്ഞ് സിദ്ധാർത്ഥ്; ഒന്നുകിൽ ഞാൻ നാറും അല്ലെങ്കിൽ ഞാൻ നേടും; കുടുംബവിളക്ക് സീരിയൽ വല്ലാത്തൊരു കഥ തന്നെ ! November 26, 2022 മിന്നുകെട്ട് കഴിഞ്ഞ് ആദ്യരാത്രി ഇല്ലാത്തത് കാര്യമായി…; സരയുവിന് ഇനി ആദ്യരാത്രി ; ശേഷം കിയാണി സീൻ വീണ്ടും; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് ! November 26, 2022 അമ്മയറിയാതെ സീരിയലിൽ വമ്പൻ ട്വിസ്റ്റ്.. ; അലീനയെ വിടാതെ ജിതേന്ദ്രൻ; ചാടിവീണ അമ്പാടിപ്പുലി! November 26, 2022 ദിലീപ് നല്ല പയ്യനാണ്, ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട് ; വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല; സുബ്ബലക്ഷ്മി November 26, 2022 അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ; വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു സുരേഷ് ഗോപിയെ കുറിച്ച് അബ്ദുൾ ബാസിത്ത്! November 26, 2022 Trending Malayalam എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള Malayalam നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു serial news അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞ് ദര്‍ശന; ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു എന്ന് ദർശനയുടെ അച്ഛൻ! Movies എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല
പണിമുടക്കുന്നതിൽ തെറ്റില്ല. പണിയെടുക്കുന്നവർക്ക് പണിമുടക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭരണഘടന അതനുവദിച്ച് കൊടുക്കുന്നുമുണ്ട്. പക്ഷേ പണിയെടുക്കുന്ന ഒരാളുടെ പണി തടസ്സപ്പെടുത്താനുള്ള അവകാശമോ അധികാരമോ പണിമുടക്കുന്നവർക്കില്ല. ഒരുവശത്ത്, പൗരത്വഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന സമയത്ത് തന്നെ, പണിയെടുക്കുന്നവരെ തടഞ്ഞുകൊണ്ട്, അവർക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ നിഷേധിച്ച് ഇരട്ടത്താപ്പ് കാണിക്കാൻ ചിലർക്ക് ഒരു ലജ്ജയുമില്ല എന്നതാണ് സങ്കടകരം. പറഞ്ഞുവരുന്നത് 2020 ജനുവരി 8 ന് നടന്ന ദേശീയ പണിമുടക്കിൽ ആലപ്പുഴയിൽ ഉണ്ടായ അങ്ങേയറ്റം നാണംകെട്ട ഒരു സംഭവത്തെക്കുറിച്ചാണ്. അന്നേ ദിവസം കേരള സർവ്വകലാശാലയുടെ അതിഥിയായി ആലപ്പുഴയിൽ ഉണ്ടായിരുന്ന മൈക്കിൾ ലെവിറ്റ് തങ്ങിയ ഹൗസ് ബോട്ട്, പണിമുടക്ക് അനുകൂലികൾ രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചു. 2013ലെ രസതന്ത്ര നോബൽ സമ്മാനജേതാവായ മൈക്കിൾ ലെവിറ്റിന് കേരളത്തിലെ ഇത്തരം കലാപരിപാടികളെപ്പറ്റി അറിവുണ്ടാകാൻ സാദ്ധ്യതയില്ലല്ലോ. അതുകൊണ്ടുതന്നെ പരിഭ്രമിച്ച് പോയ അദ്ദേഹം ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും അടുത്തദിവസം മലയാളികളെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് പരാതി പിൻവലിച്ചു. ഇവിടന്ന് എങ്ങനെയെങ്കിലും ജീവനോടെ തിരിച്ചുപോകണമെന്ന് ആരായാലും ആഗ്രഹിച്ചു പോകുമല്ലോ. ഈ സംഭവം ഉണ്ടായ ഉടനെ സാംസ്കാരിക വകുപ്പ് മന്ത്രി ബഹു:കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്, ‘ഇത് ചില സാമൂഹ്യവിരുദ്ധർ ചെയ്തതാകാനേ വഴിയുള്ളൂ’ എന്നാണ്. ചെയ്തത് സാമൂഹ്യവിരുദ്ധമായ കാര്യമാണെന്ന് കടകംപള്ളി സഖാവ് സമ്മതിച്ചല്ലോ. വളരെ സന്തോഷം. ഈ സാമൂഹ്യവിരുദ്ധത ചെയ്ത നാല് കുറ്റവാളികളെ ഇന്ന് പിടികൂടിയിട്ടുണ്ട്. നാലുപേരും കടകംപള്ളി സഖാവിന്റെ പാർട്ടി പ്രവർത്തകരും ചുമതലയുള്ളവരും തന്നെയാണ്. ഇനിയെങ്കിലും സമരമെന്താണെന്നും സാമൂഹ്യവിരുദ്ധ എന്താണെന്നും വേർതിരിച്ച് ഒന്ന് പഠിപ്പിച്ചു കൊടുക്കണം പാർട്ടി പ്രവർത്തകർക്കും അണികൾക്കും ഛോട്ടാ നേതാക്കന്മാർക്കും. സഖാവ് കടകംപള്ളി സുരേന്ദ്രനെങ്കിലും അതിന് മുൻകൈ എടുക്കുമല്ലോ. ഈ സംഭവം രാജ്യന്തര തലത്തിൽ സംസ്ഥാനത്തിന് ഉണ്ടാക്കി കൊടുത്തിട്ടുള്ള നാണക്കേട് ചില്ലറയൊന്നുമല്ല. കള്ള് കച്ചവടം കഴിഞ്ഞാൽപ്പിന്നെ നാല് ചക്രമുണ്ടാക്കാൻ പറ്റിയിരുന്നത് ടൂറിസത്തിലൂടെ ആയിരുന്നു. അതിന്റെ കാര്യം ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞിരിക്കുന്നു. നിക്ഷേപകരുടെ തലയെറിഞ്ഞ് പൊളിക്കുകയും വിഐപി വിദേശികളെപ്പോലും വഴിയിൽ തടയുകയും ചെയ്യുന്ന ഈ സംസ്ഥാനത്തേക്ക് നിക്ഷേപകരേയും ടൂറിസ്റ്റുകളെയും ക്ഷണിച്ചുകൊണ്ട് നടത്തുന്ന പൊറാട്ട് നാടകങ്ങൾ ഇനിയെങ്കിലും സർക്കാർ ഒഴിവാക്കണം. അതിന്റെ ചിലവെങ്കിലും ലാഭിക്കാമല്ലോ. അത്രയെങ്കിലും ദാരിദ്ര്യം കുറയ്ക്കാമല്ലോ. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം പറഞ്ഞുകഴിഞ്ഞു. ഈ അവസരത്തിൽ ഒരു കാര്യം ചോദിക്കട്ടെ. വിദേശിയും നോബൽ സമ്മാന ജേതാവുമായ ഒരു പ്രശസ്തൻ വന്നപ്പോൾ, അയാൾക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായപ്പോൾ, കുറ്റവാളികൾക്കെതിരെ നടപടികളിലേക്ക് നീങ്ങാൻ നിങ്ങൾ തയ്യാറാണെന്ന് പറയുന്നു. ഇതേ ദിവസം സാധാരണക്കാരായ ധാരാളം പേരെ സമരക്കാർ വഴിയിൽ തടഞ്ഞിട്ടുണ്ട്. ആ സാമൂഹ്യവിരുദ്ധർ ആർക്കെങ്കിലുമെതിരെ നടപടിയെടുക്കാൻ നിങ്ങൾ തയ്യാറാണോ ? വിഐപികൾ ഉപദ്രവിക്കപ്പെട്ടാൽ മാത്രമേ നടപടിയുണ്ടാകൂ എന്നാണോ ? പാവപ്പെട്ടവന്റേയും അപ്രശസ്തരുടേയും സമയത്തിനും സ്വാതന്ത്ര്യത്തിനുമൊന്നും ഒരു വിലയുമില്ല എന്നാണോ ? സ്വന്തം പ്രതിഷേധങ്ങളും സമരങ്ങളും മറ്റുള്ളവരെ ബാധിക്കാത്ത തരത്തിൽ നടത്താൻ എന്നാണ് നിങ്ങളിനി പഠിക്കുക ? എതിർപക്ഷത്തുള്ളവർ ഫാസിസ്റ്റുകളാണെന്ന് മുറവിളി കൂട്ടുമ്പോൾ, നിങ്ങളീ കാണിച്ച് കൂട്ടുന്നതും ഫാസിസം തന്നെയല്ലേ ? വാൽക്കഷണം:- ഇതടക്കം പൊതുജനങ്ങളെ വഴിയിൽ തടഞ്ഞ പലപല സംഭവങ്ങളും കണക്കിലെടുത്ത് ജനുവരി 8ന് നടന്ന പണിമുടക്ക്, ഹർത്താലായിത്തന്നെയാണ് കണക്കാക്കപ്പെടുക. Say NO to harthal. Comments comments Post navigation ← മന്ത്രി ജി.സുധാകരന്റെ ഗീർവാണം ക്രാന്തിവീര സങ്കൊള്ളി രായണ്ണ → Leave a Reply Cancel reply Your email address will not be published. Required fields are marked * Name * Email * Website Comment You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong> Notice: It seems you have Javascript disabled in your Browser. In order to submit a comment to this post, please copy this code and paste it along with your comment: b39110791a7643eea42db40d77c04056
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കാട്, വന്യജീവികള്‍, ആദിവാസികള്‍, കാടിനോട് ചേര്‍ന്നു ജീവിക്കുന്ന ഗ്രാമീണരായ കര്‍ഷകര്‍, മാവോവാദികള്‍, ചെറുതും വലുതുമായ വനംകൊള്ളക്കാര്‍, മൃഗവേട്ടയില്‍ അനുഭൂതി കണ്ടെത്തുന്ന നായാട്ടുകാര്‍, റിസോര്‍ട്ട് ബിസിനസില്‍ ഏര്‍പ്പെട്ടവര്‍, വനംവകുപ്പ്, അതിലെ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥ സംവിധാനത്തിലെ ശ്രേണീഘടന, പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി അല്പസ്വല്പം കാല്പനിക ഭാവത്തോടെ വനത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍, പ്രാദേശിക തലത്തിലെയും ഉയര്‍ന്ന തലങ്ങളിലെയും രാഷ്ട്രീയക്കാര്‍, ഈ പറഞ്ഞവരെക്കാളൊക്കെ സ്വാധീനവും നിക്ഷിപ്ത താല്‍പര്യവുമുള്ള വനഭൂമിക്ക് മേല്‍ കഴുകനെപോലെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ട് പോകാന്‍ തയ്യാറായി നില്‍ക്കുന്ന കോര്‍പറേറ്റ് അധിനിവേശ ശക്തികള്‍ ഇതാണ് വനലോകവുമായി ബന്ധപ്പെട്ട തല്പരകക്ഷികള്‍ (stakeholders). ‘The time will come when people such as I will look upon the murder of (other) animals as they now look upon the murder of human beings.’ Leonardo Da Vinci. Da Vinci Code. അമിത് വി. മാസുര്‍കറുടെ ‘ന്യൂട്ടണു’ ശേഷമുള്ള ചലച്ചിത്രമാണ് ‘ഷേര്‍ണി’. ‘ന്യൂട്ടണ്‍’ ഏറെ ശ്രദ്ധനേടിയ സിനിമയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസായ ‘ഷേര്‍ണി’ ന്യൂട്ടണ്‍ സിനിമയുമായി പ്രമേയപരവും പ്രതിപാദനപരവുമായ ചില സാദൃശ്യങ്ങള്‍ പങ്കിടുന്നുണ്ട്. ന്യൂട്ടണിലെ നായക കഥാപാത്രമായ ന്യൂട്ടണ്‍ കുമാറിന്റെ സത്യസന്ധതയും തൊഴില്‍പരമായ അര്‍പ്പണ ബോധവും ആരോടും മുഖം നോക്കാതെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുള്ള ആത്മധൈര്യവും സമാനമായ വിധത്തില്‍ തന്നെ ‘ഷേര്‍ണി’യിലെ ഡി.എഫ്.ഒവിന്റെ കഥാപാത്രമായ വിദ്യ വിന്‍സെന്റും പ്രകടിപ്പിക്കുന്നു. വിദ്യ വിന്‍സെന്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിദ്യാ ബാലനാണ്. ന്യൂട്ടണ്‍ കുമാര്‍ എന്ന ഗുമസ്ത തലത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത് രാജ് കുമാര്‍ റാവുവാണ്. ന്യൂട്ടണ്‍ കഥനടക്കുന്നത് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് അധീന മേഖലയായ ദണ്ഡകാരണ്യത്തിലാണ്. ഇതിനോട് ചേര്‍ന്നുകിടക്കുന്ന മധ്യപ്രദേശിലെ വനപ്രദേശമാണ് ‘ഷേര്‍ണി’യിലെ ഭൂമിക. ‘ഷെര്‍ണി’ സിനിമയുടെ പോസ്റ്റര്‍ വനസ്ഥലി പശ്ചാത്തലം മാത്രമായല്ല നിലകൊള്ളുന്നത്. ആഖ്യാനത്തില്‍ സവിശേഷമായ സ്ഥാനവും വഹിക്കുന്നു. കാടും ആദിവാസി ജീവിതവും ആഖ്യാനത്തിലെ സുപ്രധാന ഘടകമാണ്. കാടിന്റെ പെരും വിസ്തൃതിയെ സ്‌ക്രീനില്‍ പ്രകടിതമാക്കുന്ന ഡ്രോണ്‍ ഷോട്ടുകള്‍ രണ്ടിലും സമാനമായ രീതിയില്‍ തന്നെ കാണാം. സര്‍ക്കാര്‍ സംവിധാനവും, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും, ആദിവാസികളല്ലാത്ത രാഷ്ട്രീയ നേതൃത്വവും അവരില്‍ നിന്നൊക്കെ അകന്നും എന്നാല്‍ അവരാല്‍ നിയന്ത്രിക്കപ്പെട്ടും ചൂഷണവിധേയമായും മറ്റൊരു കാലത്തിലും വ്യവസ്ഥയിലും ജീവിതം നയിക്കുന്ന ആദിവാസി സമൂഹത്തിന്റെ അനുഭവലോകം രണ്ടു സിനിമകളിലും അനാവരണം ചെയ്യുന്നുണ്ട്. എങ്കിലും രണ്ടിലേയും ആദിവാസി ജീവിതത്തിന്റെ പ്രതിപാദനം നാഗരികമായ കാഴ്ചയിലൂടെയാണെന്ന് മാത്രം. നാഗരികമായ നോട്ടങ്ങളില്‍ വനഭംഗി കാല്പനികമായ ഒരു അനുഭവമാണ്. എന്നാല്‍ ‘ഷേര്‍ണി’യിലും ‘ന്യൂട്ടണി’ലും വനം അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാണ്. വനാതിര്‍ത്തികളിലും കാടിന്റെ അകങ്ങളിലും താമസിക്കുന്നവര്‍ക്ക് വനം ജീവിതാവശ്യങ്ങള്‍ക്കുള്ള വിഭവസ്രോതസ്സായിരിക്കെ തന്നെ കാട് നാഗരികമായ കാല്പനികമായ അനുഭൂതി മാത്രം പ്രദാനം ചെയ്യുന്ന ഒരിടമാകാന്‍ വഴിയില്ല. അവര്‍ കാടിന്റെ ആവാസവ്യവസ്ഥയുടെ തന്നെ ഭാഗമാണ്. വനത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ ആകാംക്ഷകള്‍ മറ്റൊരു നിലയ്ക്കുള്ളതാണ്. വന്യമൃഗങ്ങള്‍ വിഹരിക്കുന്നു എന്ന് മാത്രമല്ല ഭരണകൂടം ഭീകരതയോടെ കാണുന്ന മാവോയിസ്റ്റുകളും പതിയിരിക്കുന്ന ഇടമാണ് വനഭൂമി. നഗരത്തിലെ പൊലീസിനേക്കാള്‍ അധികാരമുണ്ട് കാട്ടില്‍ വനംവകുപ്പിന്. വനമെന്നാല്‍ ഉപയോഗാവശ്യങ്ങള്‍ക്കുള്ള വിഭവമാണെന്ന കൊളോണിയല്‍ കാഴ്ചപ്പാടില്‍ നിന്ന് തെല്ലൊക്കെ സര്‍ക്കാര്‍ സമീപനം മാറിയിട്ടുണ്ടെന്നത് വാസ്തവമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പുതിയ പാരിസ്ഥിതിക സാക്ഷരതയുടെയും പരിസരത്തില്‍ ഏറെക്കുറെ സന്തുലിതമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാരും മാധ്യമങ്ങളും വനപ്രദേശത്തെ കാണുന്നത്. ‘ന്യൂട്ടണ്‍’ സിനിമയുടെ പോസ്റ്റര്‍ എന്നിട്ടും വനംകൊള്ളയും മരംമുറിയും നിര്‍ബാധം നടക്കുന്നുവെന്നുള്ളത് നമ്മുടെ മുമ്പിലെ യാഥാര്‍ത്ഥ്യമാണ്. പരിസ്ഥിതിയോ വികസനമോ എന്ന നെടുങ്കന്‍ പ്രശ്‌നം ജനങ്ങള്‍ക്ക് നേരെയെറിഞ്ഞുകൊണ്ടാണ് എല്ലാ കൊള്ളയും അരുതായ്മകളും ഭരണവര്‍ഗം നടത്തിയെടുക്കുന്നത്. വികസന വിരുദ്ധന്‍ അധമാവസ്ഥയുടെ സൂചകമാവുകയും പരിസ്ഥിതി വിരുദ്ധന്‍ എന്നത് മനുഷ്യഗുണകാംക്ഷിയായും നിലകൊള്ളുന്ന വിചിത്ര മാധ്യമ പൊതുബോധമാണ് നമ്മുടേത്. വന്യജീവികളും വനാതിര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷവും ഗൗരവമായ പ്രശ്‌നമായി നിലനില്‍ക്കുന്നു. നിര്‍ധനരും നിസ്സഹായരുമായ വനപ്രദേശങ്ങളില്‍ താമസിക്കുന്ന ഗ്രാമീണരുടെ പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചാണ് പലപ്പോഴും വനം കൈയേറ്റവും അതിന്റെ മറവില്‍ വനം കൊള്ളയും ന്യായീകരിക്കപ്പെടുന്നത്. ഇത് അത്യാവശ്യം നല്ല സ്വാധീനമുള്ള ലോബിയാണ്. മത സാമുദായിക പിന്തുണയും ഇതിനുണ്ട്. ഈ ലോബിയുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗവും കൂടിയുണ്ട്. വന്‍കിട ബിസിനസ് താല്പര്യമാണ് ഇതിന്റെ പിറകില്‍. കൊളോണിയല്‍ സമീപനത്തിന്റെ തുടര്‍ച്ചയും നവലിബറല്‍ മൂലധന സമാഹരണത്തിന്റെ ആഗോള താല്പര്യങ്ങളും ഒത്തുചേരുന്നു മൂന്നാംലോക രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്തുകൊണ്ടുപോകാനുള്ള കോര്‍പേറേറ്റ് കാര്‍ട്ടലുകളുടെ തിരക്കിട്ട ഉദ്യമങ്ങളില്‍. ഇന്ത്യയിലെ വനങ്ങളിലെ ധാതുസമ്പത്ത് വികസിത മുതലാളിത്ത രാജ്യങ്ങളുടെ ഉപഭോഗ ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളാണ്. ചെമ്പും, കല്‍ക്കരിയും വനപ്രദേശങ്ങളില്‍ നിന്ന് ഖനനം ചെയ്താണ് കൊണ്ടുപോകുന്നത്. മധ്യപ്രദേശിലെ വനമേഖല ധാതുസമ്പന്നമായ വനപ്രദേശങ്ങളില്‍ നിന്ന് ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള കോര്‍പറേറ്റ് നീക്കങ്ങള്‍ക്കെതിരായ ചെറുത്തുനില്പുകളും ആദിവാസി അതിജീവന സമരങ്ങളും മാവോവാദികളുടെ സാനിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അടിച്ചമര്‍ത്തുകയാണ്. ആദിവാസികളുടെ സംരക്ഷകരായി വന്ന മാവോവാദികള്‍ ആദിവാസികള്‍ക്ക് മറ്റൊരു ഭീഷണിയായി മാറി എന്നതാണ് യാഥാര്‍ഥ്യം. വനപ്രദേശത്തോട് ചേര്‍ന്നുതന്നെ കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ആദിവാസികളുടെയും ആദിവാസികളല്ലാത്ത ഇതര ജാതിവിഭാഗങ്ങളില്‍പ്പെട്ട ഗ്രാമീണരുടെയും ഉപജീവനോപാധി. വനഭൂമിയും കൃഷിഭൂമിയും ചേര്‍ന്നുകിടക്കുന്നതുകൊണ്ട് പലപ്പോഴും വന്യജീവികള്‍ ഇവരുടെ കൃഷിയിടങ്ങളിലേക്ക് കയറി കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും വനപ്രദേശങ്ങളിലേക്ക് അനുമതിയില്ലാതെ അധിനിവേശം നടത്തിയെന്നതിന്റെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അറസ്റ്റ് ഉള്‍പ്പെടെ ഭീഷണി നേരിട്ടുകൊണ്ടാണ് ഗ്രാമീണര്‍ ജീവിക്കുന്നത്. ഇതിനു പരിഹാരം എന്ന നിലയ്ക്കാണ് ഗ്രാമീണരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വനസംരക്ഷണ സമിതികള്‍ രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. Also Read Also Read Malik Movie Review| മേക്കിംഗില്‍ ബ്രില്യന്‍സുണ്ട്, പറയുന്ന വിഷയത്തില്‍ … ഇതുപ്രകാരം ഗ്രാമീണര്‍ക്ക് കൂടി വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം വരുന്നു എന്ന് മാത്രമല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പങ്കാളിത്തവും വരുന്നു. ഇതൊക്കെയാണെങ്കിലും, വനഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞുവരികയും അതോടെ വന്യജീവികള്‍ കൃഷിയിടങ്ങളിലേക്ക് കടന്നുവരികയും ചെയ്യുന്നു. ഇത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരിക്കുന്നു. വന്യജീവികളുടെ എണ്ണത്തിലെ വര്‍ദ്ധനയും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും കണ്‍സെര്‍വേഷന്‍ മുന്‍നിര്‍ത്തിയുള്ള പുതിയ നടപടികള്‍ ഗ്രാമീണരെ ബോധ്യപ്പെടുത്താന്‍ പറ്റാതെ പരാജയപ്പെടുന്ന സ്ഥിതിയുമുണ്ടാകുന്നു. ചത്തീസ്ഗഡിലെ വനമേഖലയില്‍ നിന്നുള്ള ചിത്രം വന്യജീവികളും മനുഷ്യരും തമ്മിലെ സംഘര്‍ഷം ചിലപ്പോള്‍ മുറുകിയും ചിലപ്പോള്‍ പരിഹരിച്ചും പാരിസ്ഥിതിക സന്തുലിതം നിലനിര്‍ത്തിപോകുമ്പോള്‍ തന്നെ വന്യജീവികള്‍ ഏറ്റവുമധികം കൊലചെയ്യപ്പെടുന്നത് വേട്ടക്കാരുടെ തോക്കിനിരയായിക്കൊണ്ടു തന്നെയാണ്. വന്യജീവികളെ വെടിവെച്ചു വീഴ്ത്തി വിശേഷപ്പെട്ട ശരീരഭാഗങ്ങള്‍ അവയില്‍ നിന്ന് കവര്‍ന്ന് വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര അധോലോകം പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുവത്രെ. ഇതിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനെയും നിയമ സംവിധാനത്തെയും ഏറ്റവും സഹായിക്കാനാകുന്നതും കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന ഗ്രാമീണര്‍ക്ക് തന്നെയാണ്. കടുവ സംരക്ഷണ പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത് ഈ പരിസരത്തിലാണ്. കടുവ സംരക്ഷണ മേഖല പ്രത്യേകമായി തിരിച്ചുകൊണ്ട് അവിടെ ഗ്രാമീണരുടെ കൂടെ സഹകരണത്തോടെ സംരക്ഷണ പദ്ധതി നടപ്പാക്കുന്നു. ഇന്ത്യയുടെ ദേശീയ മൃഗം എന്ന നിലയ്ക്കും കടുവ സംരക്ഷണ പദ്ധതിയാണ് വന്യജീവികളുടെ കാര്യത്തില്‍ ഏറ്റവും വലിയ സാമ്പത്തിക വിഹിതം ലഭിക്കുന്ന പദ്ധതി. ഇന്ത്യയിലെ ഏറ്റവും ഫണ്ടഡ് ആനിമല്‍ കടുവയാണെന്നാണ് പറയുന്നത്. ഒരു ഘട്ടത്തില്‍ വളരെ വിരളമായിക്കൊണ്ടിരുന്ന ഇന്ത്യന്‍ കടുവ വംശനാശ ഭീഷണി നേരിട്ടിരുന്ന സ്ഥിതിയുണ്ടായിരുന്നു. കടുവകളുടെ സംരക്ഷണം പരിസ്ഥിതിക സന്തുലിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും ഗ്രാമങ്ങളില്‍ ഭക്ഷണം തേടിയെത്തുന്ന കടുവ വലിയ പുകിലുകള്‍ സൃഷ്ടിച്ചുകൊണ്ട് വാര്‍ത്തയില്‍ നിറയുകയും എപ്പോഴുമെന്നപോലെ കടുവയെ ജീവനോടെ പിടിക്കണോ അതോ വെടിവെച്ചു കൊല്ലണോ എന്ന് വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യുന്നു. മധ്യപ്രദേശിലെ കന്‍ഹ പേഞ്ച് വനമേഖലയില്‍ നിന്നുള്ള ചിത്രം. ഫോട്ടോ: മഹി പുരി കടുവയുടെ ആക്രമത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും മനുഷ്യര്‍ക്ക് തന്നെ പരിക്കേല്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും മനുഷ്യരുടെ സ്വത്തിനും ജീവനുമുള്ള പ്രാമുഖ്യത ഉന്നയിച്ചുകൊണ്ടുള്ള വാദത്തിനാണ് സ്വാഭാവികമായും അപ്രമാദിത്വം ലഭിക്കുക. ചില ഘട്ടങ്ങളില്‍ വന്യജീവികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നമായും പ്രതിപാദിക്കപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം ഗൗരവമര്‍ഹിക്കുന്ന പ്രശ്‌നമാണെങ്കിലും രാഷ്ട്രീയ ഭരണ നേതൃത്വം മനുഷ്യരുടെ പക്ഷത്തു നിന്ന് പരിഹാരം കാണാന്‍ നിര്‍ബന്ധിതമാകുന്നു. അതിനായി വന്യജീവിയെ അപായപ്പെടുത്തേണ്ടി വന്നാലും. പരിസ്ഥിതി പ്രവര്‍ത്തകരാണ് മിണ്ടാപ്രാണികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താറുള്ളത്. പക്ഷേ അതൊക്കെ തന്നെ മനുഷ്യര്‍ക്ക് വേണ്ടിയുള്ള വാദഗതികളില്‍ മുങ്ങിപോവുകയാണ് പതിവ്. അങ്ങനെ മനുഷ്യരും പ്രകൃതിയും ഇരുതട്ടുകളിലാവുന്ന വ്യവഹാരം ആത്യന്തികമായി ചൂഷണാധിഷ്ഠിത വികസനത്തിന് അനുകൂലമാവുകയാണ് പതിവ്. Also Read Also Read സാറാസ്, ഒരു തമാശപ്പടമല്ല Sara’s Movie Review മനുഷ്യരുടെ പക്ഷത്തുനിന്ന് പറയുകയാണെങ്കില്‍ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കൃഷിയാണ് വന്യജീവികളാല്‍ നശിപ്പിക്കപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ നിന്ന് നാട്ടിലേക്ക് ഇരതേടി കയറിവരുന്ന കടുവയും പുലിയും പിടിച്ചുകൊണ്ടുപോകുമ്പോള്‍ ജീവിതാശ്രയമാണ് വഴി മുട്ടുന്നത്. പക്ഷേ ഇതിനേക്കാളൊക്കെ ഭീതിദമാണ് മനുഷ്യര്‍ തന്നെ വന്യജീവികള്‍ക്ക് ഇരയാകുന്നത്. വന്യജീവികളുടെ ആക്രമത്തില്‍ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതത്തെ മറ്റൊന്നും പകരംവെച്ച് സമാശ്വസിപ്പിക്കാന്‍ ആകില്ല. നഗരങ്ങളില്‍ ജീവിക്കുന്നവരുടെ കാല്പനിക ഭാവനകളിലെ വനഭൂമിയേയല്ല വനപ്രദേശത്തെ പരിസര വാസികളുടെ അനുഭവലോകത്തിലുള്ളത്, മാത്രവുമല്ല വനപ്രദേശമായതുകൊണ്ട് ഒട്ടനവധി സര്‍ക്കാര്‍ തലത്തിലെ തടസ്സങ്ങളും നേരിടേണ്ടി വരുന്നു. വനപ്രദേശങ്ങളില്‍ ജീവിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുച്ഛമായ ആനുകൂല്യം മുതലാക്കി റിസോര്‍ട്ട് മാഫിയകളാണ് അതിന്റെ പ്രധാന ഗുണഭോക്താക്കളാകുന്നത്. വന്യജീവികളെ പിടികൂടുന്നതിനായി കെണിയൊരുക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനസ്ഥലികള്‍ കൈയേറി കൃഷി ചെയ്തുവരുന്നെങ്കിലും ഭൂമി വനപ്രദേശമായി തന്നെ രേഖകളില്‍ നിലനില്‍ക്കുന്നതുകൊണ്ട് അതിന്റെമേല്‍ അവകാശം ലഭ്യമാകാതെയും പോകുന്നു. കാലികളെ മേയ്ക്കാന്‍ വനഭൂമി ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാകുന്നു. വന്‍ മാഫിയയ്ക്ക് മരം വെട്ടി കടത്താനുള്ള എല്ലാവിധ സൗകര്യവും രാഷ്ട്രീയഉദ്യോഗസ്ഥ പിന്തുണയോടെ ഒത്താശ ചെയ്തുകൊടുക്കപ്പെടുമ്പോള്‍ കര്‍ഷകര്‍ സങ്കീര്‍ണമായ പ്രശ്ങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നത്തെ വളരെ അനുഭാവപൂര്‍വവും അനുതാപത്തോടെയും കാണുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനം വളരെ സങ്കീര്‍ണതകളുള്ളതായതുകൊണ്ട് വ്യക്തികളുടെ അനുതാപത്തിനു പരിമിതികളുണ്ട്. അടിസ്ഥാനപരമായി സര്‍ക്കാര്‍ മുറപോലെ എന്ന നിസ്സംഗഭാവത്തിനപ്പുറം എന്തു വികാരപ്പെട്ടിട്ടും കാര്യമില്ല. കാട്, വന്യജീവികള്‍, ആദിവാസികള്‍, കാടിനോട് ചേര്‍ന്നു ജീവിക്കുന്ന ഗ്രാമീണരായ കര്‍ഷകര്‍, മാവോവാദികള്‍, ചെറുതും വലുതുമായ വനംകൊള്ളക്കാര്‍, മൃഗവേട്ടയില്‍ അനുഭൂതി കണ്ടെത്തുന്ന നായാട്ടുകാര്‍, റിസോര്‍ട്ട് ബിസിനസില്‍ ഏര്‍പ്പെട്ടവര്‍, വനംവകുപ്പ്, അതിലെ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥ സംവിധാനത്തിലെ ശ്രേണീഘടന, പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി അല്പസ്വല്പം കാല്പനിക ഭാവത്തോടെ വനത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍, പ്രാദേശിക തലത്തിലെയും ഉയര്‍ന്ന തലങ്ങളിലെയും രാഷ്ട്രീയക്കാര്‍, ഈ പറഞ്ഞവരെക്കാളൊക്കെ സ്വാധീനവും നിക്ഷിപ്ത താല്‍പര്യവുമുള്ള വനഭൂമിക്ക് മേല്‍ കഴുകനെപോലെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ട് പോകാന്‍ തയ്യാറായി നില്‍ക്കുന്ന കോര്‍പറേറ്റ് അധിനിവേശ ശക്തികള്‍ ഇതാണ് വനലോകവുമായി ബന്ധപ്പെട്ട തല്പരകക്ഷികള്‍ (stakeholders). ‘ഷേര്‍ണി’യില്‍ ഇതില്‍ പലരും അവരുടെ ഭാഗം കൃത്യമായും തന്മയത്വത്തോടെയും അവതരിപ്പിച്ചിരിക്കുന്നു. ഇവര്‍ ഓരോരുത്തരും വനപരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങിയ കടുവ ഗ്രാമീണരുടെ ജീവനും സ്വത്തിനും ഭീഷണിയുര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെ കെണിവെച്ച് പിടിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ‘ഷേര്‍ണി’ സിനിമ തുടങ്ങുന്നത്. വനപാലകര്‍ കടുവയെ തിരിച്ചറിയാനായി മരങ്ങളില്‍ ക്യാമറ ഘടിപ്പിക്കുന്നു. കടുവയെ പിടികൂടി തിരിച്ചു കാട്ടിലേക്ക് തന്നെ വിടാനാണ് വനപാലകര്‍ ഉദ്ദേശിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ഡി.എഫ്.ഒ വിദ്യാ വിന്‍സെന്റാണ്. വിദ്യാ ബാലന്‍ അവതരിപ്പിക്കുന്ന ഡി.എഫ്.ഒ കഥാപാത്രം മലയാളിയാണ്. അവര്‍ ഈ സവിശേഷ ഉത്തരവാദിത്വത്തില്‍ പ്രവേശിച്ചിട്ട് ഏതാണ്ട് ആഴ്ചകളെ ആയിട്ടുള്ളൂ. ഷെര്‍ണിയില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ചിരിക്കുന്ന വിദ്യാ വിന്‍സെന്റ് എന്ന കഥാപാത്രം സത്യസന്ധയായ ഓഫീസര്‍ എന്ന നിലയില്‍ ശക്തമായ നടപടികളെടുക്കാന്‍ അവര്‍ ഒരുക്കമാണ്. എങ്കിലും അവരുടെ എല്ലാ നീക്കങ്ങള്‍ക്കും തടയിടുന്നത് മേലുദ്യോഗസ്ഥനായ ബന്‍സാലാണ്. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്തു നല്ല മെയ്‌വഴക്കമുള്ള നിക്ഷിപ്തതാല്പര്യക്കാരനായ ഉദ്യോഗസ്ഥനാണ് ബന്‍സാല്‍. കടുവ നാട്ടിലേക്ക് ഇറങ്ങിയതില്‍ ഗ്രാമീണര്‍ അങ്ങേയറ്റം പരിഭ്രാന്തിയിലാണ്. പശു മുതലായ വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചുകൊണ്ടുപോകുന്നു. ജീവനും ഭീഷണിയുണ്ട്. അതിനു പുറമേ, വനപ്രദേശങ്ങളില്‍ വിഭവങ്ങള്‍ ശേഖരിക്കാനും പശുക്കളെ മേയ്ക്കാനുമുള്ള അനുവാദം പിന്‍വലിക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തിലാണ് ഈ സംഭവം നടക്കുന്നതെന്നതിനാല്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ഭയത്തെ പരമാവധി മുതലെടുക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. പ്രദേശത്തെ എം.എല്‍.എയായ ജി.കെ. വനംവകുപ്പ് മേധാവികളുടെ സഹായത്തോടെ ഇതില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. അയാളെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ നേതാവ് എം.എല്‍.എ യുടെ പരാജയമാണിതിനു കാരണമെന്നു വരുത്തി അതില്‍ നിന്ന് അനുകൂലമായ അന്തരീക്ഷവും സൃഷ്ടിക്കാനുള്ള പണിയിലാണ്. Also Read Also Read മാലിക് നഷ്ടപ്പെടുത്തിയത് ഒരു അവസരത്തെ | ടി.സി. രാജേഷ് വിദ്യാ വിന്‍സെന്റ് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥ സംഘത്തിന് ഏറ്റവും പ്രധാനമായത് കടുവ ഏതാണെന്നു തിരിച്ചറിയുക എന്നതാണ്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് കടുവയെക്കുറിച്ചുള്ള ഏതാണ്ട് ധാരണ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും കൃത്യത വരുത്താന്‍ ഡി.എന്‍.എ ടെസ്റ്റ് ആവശ്യമായി വരുന്നു. ഇതിന് അവരെ സഹായിക്കുന്നത് ഹസ്സന്‍ നൂറാനി എന്ന ജന്തുശാസ്ത്ര അദ്ധ്യാപകനാണ്. സര്‍വ ചരാചരങ്ങളില്‍ ഒന്ന് മാത്രമാണ് മനുഷ്യനെന്നും മനുഷ്യര്‍ക്ക് ഇതര ജീവവര്‍ഗങ്ങളുടെ മേല്‍ ഒരു അപ്രമാദിത്വവുമില്ലെന്നും മനുഷ്യരും മൃഗങ്ങളും ശത്രുക്കളല്ല മിത്രങ്ങളാണെന്നും പഠിപ്പിക്കുന്ന അല്പസ്വല്പം കിറുക്കുമൊക്കെയുള്ള അസ്സല്‍ പരിസ്ഥിതിവാദിയായ ഹസ്സന്‍ നൂറാനിയെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു വിജയ റാസ്. വിജയ റാസ് അവതരിപ്പിച്ചിരിക്കുന്ന ഹസന്‍ നൂറാനി എന്ന കഥാപാത്രം ഇതിനിടയില്‍ വനത്തിലേക്ക് വിറകുപെറുക്കാന്‍ പോയ ഒരു സ്ത്രീ കടുവയുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നു. ഇത് വലിയ പുകിലുകള്‍ സൃഷ്ടിക്കുന്നു. വിഷയം മാധ്യമ ശ്രദ്ധ നേടുന്നു. കടുവയെ കൊല്ലുകയല്ലാതെ മറ്റു പോംവഴികളില്ല എന്ന നിഗമനത്തിലേക്ക് എത്തുന്നതിനെ വിദ്യാവിന്‍സെന്റും ഹസ്സന്‍ നൂറാണിയും എതിര്‍ക്കുന്നു. ഡി.എന്‍.എ പരിശോധനയില്‍ പെണ്‍ കടുവയാണെന്ന് തിരിച്ചറിയുന്നു. വനപാലകര്‍ അതിനെ തിരിച്ചറിയാന്‍ നല്‍കിയിട്ടുള്ള ഐഡി നമ്പര്‍ ടി12 എന്നാണ്. പെണ്‍കടുവ ഒറ്റയ്ക്കല്ല രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്നു തിരിച്ചറിയുന്നു. ഈ അറിവ് പ്രധാനമാണ്. മനുഷ്യരെ കൊല്ലുന്നതുകൊണ്ടു കടുവകള്‍ മനുഷ്യ തീനികളാവുന്നില്ല. മനുഷ്യരെ ആക്രമിച്ചു മനുഷ്യ മാംസം രുചിക്കുന്ന ഘട്ടം എന്ന് പറയുന്നത് കടുവകള്‍ക്ക് വേട്ടയാടി ഇര പിടിക്കാനുള്ള കഴിവ് പലകാരണങ്ങള്‍കൊണ്ടും പറ്റാതെ വരുമ്പോള്‍ മാത്രമാണ്. പക്ഷേ പെണ്‍കടുവ മനുഷ്യരെ ആക്രമിക്കുന്നത് കുഞ്ഞുങ്ങള്‍ കൂടെയുള്ളതിനാലാണ്. ആ സമയങ്ങളില്‍ പെണ്‍കടുവകള്‍ കൂടുതല്‍ ആക്രമകാരികളാകും. പെണ്‍കടുവയെയും കുഞ്ഞുങ്ങളെയും ഒരേ സമയം പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കുക എന്നതാണ് വിദ്യാ വിന്‍സെന്റും ഹസ്സന്‍ നൂറാണിയും ലക്ഷ്യംവെയ്ക്കുന്നത്. പക്ഷേ കടുവ മനുഷ്യരെ കൊന്നതോടെ സംഭവത്തിന്റെ ഗതി മാറുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് കടുവ വേട്ടക്കാരന്‍ രഞ്ജന്‍ രാജാഹര്‍ഷാണ്. പിന്റു ഭായ് എന്നാണ് അയാളുടെ വിളിപ്പേര്. ഒരു മല്ലന്‍. തലമുറ തലമുറകളായി കടുവ വേട്ടക്കാരുടെ പരമ്പരയില്‍പ്പെട്ടൊരാള്‍ എന്നയാള്‍ തന്നെ വീമ്പടിക്കുന്നു. രാജകുടുംബക്കാരനാണ്. പ്രിയദര്‍ശന്റെ ‘കിലുക്ക’ത്തിലെ ജഗതി അവതരിപ്പിച്ച ജോജിയെ വിരട്ടാന്‍ വരുന്ന ഗുണ്ടാ കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ. ശരത് സക്‌സേന അവതരിപ്പിച്ച ആ കഥാപാത്രം. അയാളുടെ വേട്ടക്കാരനായുള്ള ഭാവപ്പകര്‍ച്ചയെക്കുറിച്ച് വെറുതെയൊന്നു ആലോചിച്ചു നോക്കൂ! പിന്റു ഭായ്ക്ക് മുകളില്‍ നല്ല പിടിയുണ്ട്. രാജവംശമാണ്. അയാള്‍ കടുവയെ വെടിവെച്ചിടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ബൃഹത്തായതാണ് അയാളുടെ ബയോഡാറ്റ. മൃഗവേട്ടയില്‍ അഗ്രഗണ്യന്‍. ശരത് സക്‌സേനയുടെ പിന്റു ഭായ് എന്ന കഥാപാത്രം തോക്കെടുത്തു വെടിവെക്കാന്‍ മാത്രമേ അറിയൂ. മൃഗപ്പറ്റു പോകട്ടെ മനുഷ്യപ്പറ്റു പോലുമില്ല. രാജരക്തമാണല്ലോ സിരകളില്‍ ഓടുന്നത്. കടുവയെ വെടിവെച്ചിടുമെന്ന ധിക്കാരത്തോടെയാണ് അയാള്‍ രംഗത്തിറങ്ങുന്നത്. പക്ഷേ അയാള്‍ക്ക് ഒരബദ്ധം പറ്റുന്നുണ്ട്. വനം വകുപ്പിന്റെ അനുവാദമില്ലാതെ രാത്രിയില്‍ വേട്ടക്കിറങ്ങി. നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. കുറ്റാരോപിതനായ അയാള്‍ രാത്രിയ്ക്ക് രാത്രി സ്ഥലം വിട്ടു പോവുകയാണ്. പക്ഷേ അതിനിടിയില്‍ ഒരാള്‍ കൂടി മരിക്കുന്നു. പെണ്‍കടുവയാണ് കുറ്റാരോപിത. യഥാര്‍ത്ഥത്തില്‍ കൊന്നത് കടുവയല്ല കരടിയാണ്. ഹസന്‍ നൂറാനി രഹസ്യമായി വിദ്യാ വിന്‍സെന്റിനോട് ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ആ സത്യത്തിന് അവിടെ വിലയില്ല. കടുവ തന്നെയാണ് കൊന്നതെന്ന് സ്ഥാപിക്കുന്നതിലാണ് പലരുടെയും താല്പര്യം. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഉന്നത തലത്തില്‍ നിന്ന് തന്നെ ഇടപെടലുണ്ടാവുകയാണ്. ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ സംഭവത്തെ സെന്‍സേഷണലൈസ് ചെയ്തിരിക്കുന്നു. ഒരിക്കല്‍ കൂടി വേട്ടക്കാരന്‍ പിന്റു ഭായ് പ്രത്യക്ഷപ്പെടുകയാണ്. ഇത്തവണ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. പിന്റു ഭായ്ക്ക് തിടുക്കമാണ് കടുവയെ കൊന്നൊടുക്കാന്‍. അയാള്‍ക്ക് കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ഒരു ചുക്കും അറിയില്ല. പുലിയുടെ വിസര്‍ജ്യം പരിശോധിച്ചിട്ട് അത് കടുവയുടേതാണെന്ന് പറയുന്നു. മറ്റൊരു കടുവയെ വെടിവെച്ച് വീഴ്ത്താന്‍ പോയതായിരുന്നു. പക്ഷേ കൂടെയുണ്ടായിരുന്ന ഗാര്‍ഡിന്റെ ഇടപെടലില്‍ പാഷ എന്ന് പേരിട്ടു വിളിക്കുന്ന കടുവ ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടു. എന്നാല്‍ അയാളുടെ രണ്ടാമത്തെ വരവില്‍ അയാള്‍ക്ക് നാട്ടുകാരുടെ ഇടയില്‍ ചില ഇന്‍ഫോര്‍മറെ ലഭിക്കുന്നു. ഒപ്പം തന്നെ അയാള്‍ക്ക് ഏറ്റവും പിന്തുണ കിട്ടുന്നത് നാങ്കിയ സാര്‍ എന്ന വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നാണ്. നീരജ് കാബി അവതരിപ്പിക്കുന്ന നാങ്കിയ സര്‍ക്കാര്‍ ഉന്നത തലങ്ങളില്‍ കാണുന്ന സവിശേഷ പ്രകൃതമുള്ള ഉദ്യോഗസ്ഥ ജീവികളാണ്. വലിയ വിപ്ലവകാരികളായാണ് തൊഴില്‍ ജീവിതം ആരംഭിക്കുക. പോകെപോകെ തൊഴിലിലെ ഉയര്‍ച്ചകള്‍ പ്രതീക്ഷിച്ച് അവര്‍ ചെറിയ ചെറിയ ഒത്തുതീര്‍പ്പുകളില്‍ തുടങ്ങി പയ്യെ പയ്യെ ഉന്നത സ്ഥാനങ്ങള്‍ പ്രാപ്യമാകാന്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഉറ്റമിത്രമാകുന്നു. ഒരേസമയം സിവില്‍ സാമൂഹിക പ്രസ്ഥാനങ്ങളുമായി രമ്യതയിലാണെന്ന് പ്രതീതി സൃഷ്ടിക്കുകയും ഭരണവര്‍ഗ താല്പര്യങ്ങളുടെ ഏറ്റവും വലിയ കാവലാളായി വര്‍ത്തിക്കുകയും ചെയ്യുന്ന ഈ ഉദ്യോഗസ്ഥര്‍ തീര്‍ത്തും അഴിമതിക്കാരായ ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടവരാണ്. നീരജ് കാബി അവതരിപ്പിച്ച നാങ്കിയ എന്ന കഥാപാത്രം അധികാര പ്രയോഗങ്ങള്‍ക്ക് ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാത്ത ഇവര്‍ക്ക് അനേക മുഖഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയും. നാങ്കിയ സാറിന്റെ സത്യസന്ധതയിലും കര്‍മകുശലതയിലും തെല്ലുപോലും സംശയിക്കാത്ത വിദ്യാവിന്‍സെന്റ് ഒടുക്കം തിരിച്ചറിയുന്നത് പിന്റുവിന്റെ കടുവ വേട്ടയ്ക്ക് ലഭിച്ച പിന്തുണയില്‍ നാങ്കിയയ്ക്കും കൈയുണ്ടെന്നാണ്. ഇതിനു കാരണം, പിന്റു എന്ന ദുരമൂത്ത വേട്ടക്കാരന്‍ പെണ്‍കടുവയെ യാതൊരുവിധ പ്രകോപനവുമില്ലാതെ വെടിവെച്ചു വീഴ്ത്തി എന്നതാണ്. അതിനു നാങ്കിയ സാറില്‍ നിന്ന് ലഭിച്ച പിന്തുണ വിദ്യയെ നടുക്കുകയാണ്. അയാളുടെ പ്രവര്‍ത്തനത്തെ ‘കഷ്ടം’എന്നാണ് വിദ്യ മുഖത്തുനോക്കി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന അയാളുടെ പുരുഷ ഈഗോയ്ക്ക് പക്ഷേ വിദ്യയുടെ പ്രതികരണത്തെ ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. ഈ സംഭവത്തോടെ വിദ്യ രാജിവെക്കാന്‍ ഉറപ്പിക്കുകയാണ്. പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുന്നു. എങ്കിലും അവര്‍ സ്ഥലം മാറ്റപ്പെടുകയാണ്. സ്ഥലംമാറ്റത്തിന് മുമ്പ് ഗ്രാമീണരില്‍ നിന്ന് അവര്‍ക്ക് പെണ്‍കടുവയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി എന്ന വിവരം ലഭിക്കുകയാണ്. പെണ്‍കടുവയെപോലെ രണ്ടു കടുവക്കുഞ്ഞുങ്ങളും മനുഷ്യരെ കൊല്ലുന്നതാണെന്ന വാദം പിന്റു ഉന്നയിച്ചുകൊണ്ടിരിക്കുന്ന സമയമാണത്. കടുവവേട്ടയെ സെന്‍സേഷണലൈസ് ചെയ്ത അതേ മാധ്യമങ്ങള്‍ അനാഥരായ കടുവക്കുഞ്ഞുങ്ങളെ ഓര്‍ത്തു കേഴുകയാണ്. കടുവക്കുഞ്ഞുങ്ങളെ ശിക്കാരികളില്‍ നിന്ന് രക്ഷിക്കുക എന്നത് പ്രധാനമായൊരു കര്‍ത്തവ്യമായാണ് വിദ്യാ വിന്‍സെന്റ് സ്ഥാനം ഒഴിയുന്നതിനു മുമ്പ് സ്വയമേറ്റെടുക്കുന്നത്. ‘ഷേര്‍ണി’ യിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളില്‍ ഒന്നാണ് വിദ്യാവിന്‍സെന്റ് ആദിവാസി മിത്രങ്ങളുടെ സഹായത്തോടെ അമ്മ നഷ്ടപ്പെട്ട കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. പാറയുടെ ഇടുക്കില്‍ അമ്മയെ കാത്തിരിക്കുന്ന രണ്ടു കടുവക്കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നിസ്സഹായതയും ഭയവും ദൈന്യതയും നിഴലിക്കുന്നു. നഗരത്തില്‍ നിന്നു വന്ന ശിക്കാരി പിന്റുവിനോ രാഷ്ട്രീയ ഉദ്യോഗസ്ഥ വര്‍ഗത്തിനോ മനസ്സിലാവാത്തതും അവര്‍ക്ക് ഉള്ളാലെ ഇല്ലാത്തുതുമായ അനുതാപം ധാരാളമായി ആദിവാസി സമൂഹത്തിനുണ്ട്. അവര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നില്ല. വനത്തിന്റെ ആവാസവ്യവസ്ഥയില്‍ എങ്ങനെ സന്തുലിതത്വത്തോടെ ജീവിക്കാമെന്നുള്ളതാണ് അവരുടെ മുമ്പിലെ കാതലായ പ്രശ്‌നം. പക്ഷേ അതിനു തടസ്സം നില്‍ക്കുന്നതും സന്തുലിതത്വത്തെയും ഗ്രാമീണ ജീവിത വ്യവസ്ഥയെയും തകിടം മറിക്കുന്നതും മൂലധന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ്. അവര്‍ നവലിബറല്‍ വികസന കൊള്ളയുടെ കൈയാള്‍ക്കാരായാണ് വനഭൂമികളിലേക്ക് പ്രവേശിക്കുന്നത്. വേട്ട വികസനത്തിന്റെ (predatory development) ഭീതിദയാഥാര്‍ത്ഥ്യത്തെ കാണിച്ചുതരുന്ന നമ്മെയാകെ നടുക്കുന്ന ടോപ് ആംഗിളില്‍ നിന്നുള്ള ഡ്രോണ്‍ ഷോട്ടുണ്ട് ‘ഷേര്‍ണി’യില്‍. ആ ഒരൊറ്റ ദൃശ്യം മതി വനപരിസ്ഥിതിക്ക് നവലിബറല്‍ കൊള്ള ഏല്‍പിച്ച ആഘാതം മനസ്സിലാക്കാന്‍. രണ്ടുവശത്തേക്കും പരന്നു കിടക്കുന്ന വനഭൂമിക്ക് മദ്ധ്യേ ആഴത്തില്‍ കുഴിച്ചുപോയ ചെമ്പ് ഖനനം ചെയ്തുകൊണ്ടിരിക്കുന്ന ഭൂഭാഗത്തിന്റെ ദൃശ്യമാണത്. കാനനപാതയില്‍ മൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് വഴി മുടക്കുന്ന വിധമാകുന്നു ഖനനഭൂമി. ഈ സവിശേഷ ദൃശ്യം ഒരു ട്രോപ് (trope) എന്ന നിലയില്‍ നരവംശാധിഷ്ഠിത കാലത്തിന്റെ വിപര്യയങ്ങളുടെ ദൃഷ്ടാന്തം കൂടിയാകുന്നു. മറ്റൊരു ശ്രദ്ധേയമായ ദൃശ്യമുള്ളത് സ്റ്റഫ് ചെയ്തു വെച്ച പക്ഷി മൃഗാദികളുടേതാണ്. സ്ഥാനമാറ്റം കിട്ടിയ വിദ്യാ വിന്‍സെന്റിനെ താരതമ്യേന ലഘുവായ ഉത്തരവാദിത്വത്തിലേക്ക് നിയമിക്കുന്നു. പരിസ്ഥിതി വിദ്യാഭ്യാസത്തിനും വിനോദ കാഴ്ചകള്‍ക്കുമായി സ്ഥാപിച്ചിട്ടുള്ള മ്യൂസിയത്തിന്റെ ഉത്തരവാദിത്വമാണ് അത്. കൊളോണിയല്‍ കാലം മുതല്‍ വേട്ടയാടപ്പെട്ട മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളാണ് അവിടെ അത്രയും. അതിന്റെ സമീപദൃശ്യങ്ങള്‍ ഒന്നൊന്നായി ക്യാമറ പകര്‍ത്തുന്നു ഒടുവിലത്തെ രംഗങ്ങളില്‍. സ്റ്റഫ് ചെയ്തുവെച്ച ഓരോ മൃഗത്തിന്റെയും കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്നത് കാടിന്റെ ഓര്‍മയാണ്.
എഡ്വാർഡ് ടേർണർ ബെന്നെറ്റ്(6 January 1797 – 21 August 1836) ഇംഗ്ലിഷുകാരനായ ജന്തുശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം ഒരു എഴുത്തുകാരനും കൂടിയായിരുന്നു. പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന ജോൺ ജോസഫ് ബെന്നെറ്റിന്റെ മൂത്തസഹോദരനുമായിരുന്നു. [1] ബെന്നെറ്റ് ഹാക്നിയിൽ ജനിച്ചു. ഒരു സർജനായി പ്രവർത്തിച്ചെങ്കിലും അദ്ദേഹത്തിനു ജന്തുശാസ്ത്രത്തിലായിരുന്നു കൂടുതൽ കമ്പം. 1822ൽ അദ്ദേഹം ഒരു എന്റമോലജിക്കൽ സൊസൈറ്റിയുണ്ടാക്കാൻ ശ്രമിച്ചു. പിന്നീട് ഇത് ലിന്നിയൻ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഒരു ജന്തുശാസ്ത്ര സൊസൈറ്റിയായിത്തീർന്നു. ഈ സംഘടനയാണ് പിന്നീട് ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയായി മാറിയത്. 1831 മുതൽ 1836 വരെ അദ്ദേഹം അതിന്റെ സിക്രട്ടറിയായി പ്രവർത്തിച്ചു. [2] The Tower Menagerie (1829) and The Gardens and Menagerie of the Zoological Society (1831) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധികരിച്ചു. അവലംബംതിരുത്തുക ↑ Bennett, Edward Turner (1797-1836), zoologist by J. C. Edwards in Dictionary of National Biography online (accessed 21 July 2008) ↑ Mullens, W. H., and H. Kirke Swann. A Bibliography of British Ornithology from the Earliest Times to the End of 1912. London, England: Macmillan, 1917. (Accessed on 5/10/2014.) [Category:English zoologists]] ഈ എന്ന ലേഖനം about a British zoologist ഒരു stub ആണ്. ലേഖനം വിപുലീകരിക്കുന്നതിലൂടെ താങ്കൾക്ക് വിക്കിപീഡിയയെ സഹായിക്കാം. v t e "https://ml.wikipedia.org/w/index.php?title=എഡ്വാർഡ്_ടേർണർ_ബെന്നെറ്റ്&oldid=2311495" എന്ന താളിൽനിന്ന് ശേഖരിച്ചത്
ബി. എസ്. സി. ഡിഗ്രിയുള്ള ഒരു ബ്രഹ്മചാരി ഒരുദ്യോഗലബ്ധിക്കുവേണ്ടി ആശ്രമം ഹാളില്‍ നാലഞ്ചുമാസമായി വ്രതമിരിക്കുകയായിരുന്നു. അയാള്‍ മറ്റു പരിശ്രമങ്ങളൊന്നും ചെയ്യുന്നില്ല, അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ സഹോദരന്‍ വന്നു. ബ്രഹ്മചാരി പോകാന്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ ഭഗവാനോട് പരാതി പറഞ്ഞു. രമണ മഹര്‍ഷി: ഞാനാരെയും വരാനോ പോകാനോ പറയുന്നില്ല. ഇവിടെ എല്ലാവരും സ്വയം ആനന്ദിക്കുന്നു. അയാള്‍ക്കിവിടെ ശാന്തി ലഭിക്കുന്നുവെന്നും ഒരുദ്യോഗം വേണമെന്നും പറയുന്നു. അയാളനുഭവിക്കുന്ന ശാന്തിക്കു ഭംഗം വരാതിരിക്കാന്‍ ഉദ്യോഗം ഹാളില്‍ തന്നെ ലഭിക്കണമെന്നാണയാളുടെ അഭിലാഷം. ശാന്തിയിലിരിക്കുന്നതു ഹാളിലല്ല, ആത്മാവിലാണ്. അതിനാല്‍ അതെവിടെയും അനുഭവിക്കാം. അല്‍പദിവസങ്ങള്‍ കഴിഞ്ഞ് പൂണുനൂല്‍ പൊട്ടിച്ചെറിഞ്ഞിട്ട്‌ താന്‍ നിത്യാനന്ദനായി എന്നു ഭാവിച്ചു നടന്ന ആ യുവാവിനോട് മഹര്‍ഷി പിന്നീടും ഉപദേശിച്ചു. ഒരു തള്ളപ്പക്ഷി തന്റെ കുഞ്ഞിനെ ചിറകുമുളയ്ക്കുന്നതുവരയെ സംരക്ഷിക്കുകയുള്ളൂ. നിങ്ങള്‍ ജീവിക്കേണ്ട വഴി ഞാന്‍ ഉപദേശിച്ചു. അതനുസരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്കെവിടെയും ശാന്തി ലഭിക്കും. അയാള്‍ അടുത്തൊരു സ്ക്കൂളില്‍ ഉദ്യോഗം ലഭിച്ചിട്ടും അതുപേക്ഷിച്ചു. ഭഗവാനില്‍ നിന്നും താന്‍ ആത്മോപദേശം നേടി എന്നു പ്രഖ്യാപിച്ചുകൊണ്ട് കുറെ ദിവസം ഭ്രാന്തനെപ്പോലെ നടന്നശേഷം അയാള്‍ മരിക്കുകയാണുണ്ടായത്. ഭഗവാന്‍റെ ഉപദേശങ്ങള്‍ പിന്തുടര്‍ന്നതിനാല്‍ തനിക്കുണ്ടായ പല നല്ല അനുഭവങ്ങളെ ഒരാള്‍ വിവരിക്കുകയുണ്ടായി. അയാളുടെ പേരും ജന്മനക്ഷത്രവും ഭഗവാന്‍റെതാണെന്നയാളഭിമാനിക്കുകയും ചെയ്തു.
മധുര: മധുരൈ സർക്കാർ ആശുപത്രിയിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ നാവിന് പകരം ക്രൂരമായ ശസ്ത്രക്രിയ നടത്തി. ബന്ധപ്പെട്ട ഡോക്ടർമാരോട് വിശദീകരണം തേടുമെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു. വിരുദുനഗർ ജില്ലയിലെ ചാത്തൂരിനടുത്തുള്ള കെകെ നഗർ കോളനി അമീർപാളയം പ്രദേശത്തെ അജിത് കുമാർ കാർത്തിക ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ നാവിന് ശരിയായ വളർച്ചയില്ലാത്തതിനാൽ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തണമെന്നും ഒരു വർഷത്തിനുശേഷം രണ്ടാമത്തെ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു വർഷം പൂർത്തിയാക്കിയ കുട്ടിയെ കഴിഞ്ഞയാഴ്ച മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ എത്തിച്ച് വിവിധ പരിശോധനകൾ നടത്തിയ ശേഷം ഇന്നലെ രാവിലെ നാക്ക് ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ കുട്ടിയെ തിരികെ കൊണ്ടുവന്നു. ഇതിനുശേഷം, നാവിന് പകരം കുട്ടിയുടെ ജനനേന്ദ്രിയത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഞെട്ടിപ്പോയ മാതാപിതാക്കൾ ഡോക്ടർമാരോട് പറഞ്ഞപ്പോൾ, അവർ കുട്ടിയെ വീണ്ടും ശസ്ത്രക്രിയാ മുറിയിലേക്ക് കൊണ്ടുപോകുകയും വീണ്ടും നാവിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് ഡോക്ടർമാരോട് എന്തിനാണ് ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റത് എന്ന് ചോദിച്ചപ്പോൾ അടിയന്തര ചികിത്സയായതിനാൽ ചോദിക്കാതെയാണ് ദ്രവിച്ചതെന്ന് അവർ പറഞ്ഞു. ഇത് കണ്ട് ഞെട്ടിയ കുട്ടിയുടെ പിതാവ് അജിത്ത് അന്വേഷണത്തിനായി മധുര ഗവൺമെന്റ് രാജാജി ഹോസ്പിറ്റൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home Covid 19 കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരളത്തിന് വിമര്‍ശനം കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ്............. Read more about കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരളത്തിന് വിമര്‍ശനം കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന കൊവിഡില്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്‌സീനേഷന്‍ കൊണ്ട്............ Read more about കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന അതിജീവനത്തിന്റെ ദിനങ്ങള്‍; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്‌സീന്‍ ആയുധമാക്കി പോരാടുകയാണ് രാജ്യം. 2020 ജനുവരി 30ന് ആണ് രാജ്യത്തെ ആദ്യ കൊവിഡ്............ Read more about അതിജീവനത്തിന്റെ ദിനങ്ങള്‍; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്............. Read more about ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ............ Read more about അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടത്തിയത് വിവാദത്തില്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ............ Read more about കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍ ഒമിക്രോണും ഡെല്‍റ്റയും ഒരുമിച്ച് പടരുന്നു; കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍............ Read more about ഒമിക്രോണും ഡെല്‍റ്റയും ഒരുമിച്ച് പടരുന്നു; കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസം 45% വര്‍ധന രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന. ഒറ്റ ദിവസത്തില്‍ കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ആണുണ്ടായത്. രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണ്‍ ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍............. Read more about രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസം 45% വര്‍ധന കൊവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക; അനുമതി ഉടന്‍ നല്‍കിയേക്കും കൊവിഡ് ചികിത്സിയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന്............ Read more about കൊവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക; അനുമതി ഉടന്‍ നല്‍കിയേക്കും കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍ കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. ഡ്രൈവര്‍മാരും ബസ്........... Read more about കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍
കുറച്ചു നേരം അവൾ അവനെ തന്നേ നോക്കി നിശബ്ദയായി നിന്നു... ഡോക്ടർക്ക് എന്നെ ഇഷ്ട്ടപെടാത്തതിന്റെ ഒരു കാരണം പറയാമോ.... അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു.. അവൻ മുഖം വെട്ടിച്ചു നിലത്ത് നോക്കി ഇരുന്നു... എന്റെ സങ്കല്പത്തിലുള്ള കുട്ടിയല്ല നീ.. എനിക്ക് ഒരു ഡോക്റ്ററിനെ വിവാഹം ചെയ്യാൻ ആയിരുന്നു താൽപ്പര്യം.. എന്റെ കൂടെ നിൽക്കുന്ന എന്റെ സ്‌ട്രെസ്‌ മനസിലാക്കുന്ന.. ഒരാൾ.. അച്ഛന്റെ കൂടെ ചേർന്ന് അമ്മ ഹോസ്പിറ്റൽ നോക്കും പോലെ.. വളരെ ലീഡിങ് കപ്പാസിറ്റി ഉള്ള ഒരു പെൺകുട്ടി... ഇതൊന്നും അല്ല നിയെന്ന് ഞാൻ പറഞ്ഞു തരേണ്ടത് ഇല്ലാലോ... അവൾ ഒന്ന് നിശ്വസിച്ചു പറഞ്ഞു തുടങ്ങി. നോക്ക്... ഇഷ്ട്ടം അല്ലാത്ത ഒരാളുടെ കൂടെ ജീവിക്കുന്നത് ഒട്ടും യോജിക്കാൻ പറ്റാത്ത കാര്യം ആണ്.. പക്ഷെ ഇത് ഇവിടെ വരെ എത്താൻ കാരണക്കാരൻ ഡോക്ടർ ഒറ്റൊരാൾ ആണ്... ഡോക്ടർ എന്നെ വിവാഹം കഴിക്കാൻ ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോൾ ഈ വീട്ടുകാർ അതിനെ തള്ളിക്കളഞ്ഞെങ്കിൽ അത്രയും നിസാരമായിരുന്നു ഡോക്ടറിന്റെ എതിർപ്പ് എന്ന് വേണം കരുതാൻ.. ഉറച്ച തീരുമാനത്തോടെ എനിക്ക് ഈ വിവാഹത്തിന് താൽപ്പര്യം ഇല്ലാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു... അതേ... എനിക്ക് എതിർക്കാൻ പറ്റിയില്ല.. കാരണം അവരെ ഞാൻ സ്നേഹിക്കുന്നു... പക്ഷെ നീ എന്ത് കണ്ടിട്ടാണ് എന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചേ... ഒരിക്കൽ എങ്കിലും എന്നോട് സംസാരിക്കാൻ നിനക്ക് തോന്നിയില്ലേ..... ആഹ് അതൊന്നുമല്ല.. ഒരു ഡോക്റ്ററിനെ കെട്ടുന്നത് ലാഭം ആണെന്ന് തോന്നി അല്ലേ.. പോരാത്തതിന് സ്വന്തമായി ഹോസ്പിറ്റലും കുടുംബം മൊത്തം ഡോക്ടർസും..ഇതിപ്പോ അങ്ങോട്ട് ആലോചിച്ചു വന്ന കല്യാണം ആയത് കൊണ്ട് ലാഭം ആയല്ലോ അല്ലേ...... നിർത്ത്... അടുത്തിരുന്ന ടേബിളിലെ പുസ്തകങ്ങൾ തട്ടി തെറുപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു... അവളുടെ ഭവമാറ്റത്തിൽ അവനൊന്നു ഞെട്ടി. എപ്പോഴെങ്കിലും ഞാൻ എങ്ങനെ നിങ്ങളെ ഇഷ്ട്ടപെട്ടു എന്ന് ചോദിച്ചിരുന്നോ നിങ്ങൾ.......ഞാൻ എന്തിന് നിങ്ങളെ വിവഹം ചെയ്തു എന്ന് പറഞ്ഞാലും നിങ്ങൾക്ക് മനസിലാവില്ല..... എന്നെങ്കിലും സ്വയം മനസിലാക്ക്...നിങ്ങൾക്ക് ശരീരത്തിലെ മുറിവ് ഉണക്കാനെ അറിയൂ... മനസിലെ പറ്റില്ല... അതിന് സ്നേഹം ഒരു പ്രഹസനം ആയി കാണരുത്.. 6 മാസം കഴിയുമ്പോ മുച്വൽ ഡിവോഴ്സ് കിട്ടും..ഇപ്പോഴേ പേപ്പർ തയ്യാറാക്കി വെച്ചോ.. അതും പറഞ്ഞു അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി... ശരിക്കും അവൻ ഞെട്ടിപ്പോയി.. ഇങ്ങനെ ഒരു ഭവമാറ്റം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ മുന്നിൽ ചെറുതാവുന്നു എന്ന് തോന്നിയപ്പോൾ ഉള്ളിലെ ഈഗോ കാരണം മനസിലുണ്ടായിരുന്നതെല്ലാം പറഞ്ഞു പോയതാണ്.. അവളെന്താണ് അങ്ങനെ പറഞ്ഞത്... അവളെന്തിനാണ് എന്നെ കല്യാണം കഴിച്ചേ.... ഓരോന്ന് ആലോചിച് അവൻ ദേഷ്യത്തിൽ കട്ടിലിൽ ആഞ്ഞു അടിച്ചു. ചേ മോശം ആയിപോയി... ഇനി അവൾ അങ്ങനെ ഒന്നും ചിന്തിക്കാതെആണോ എന്നെ കല്യാണം കഴിച്ചത്... അതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണം ആകുമോ... അവനെല്ലാം കൊണ്ടും ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി.. ഓരോന്ന് ആലോചിച്ചു കട്ടിലിൽ കിടന്നവൻ ഉറക്കത്തിലേക്ക് വീണു.. അന്നും അവനെ ഉണർത്തിയത് ഒരു കപ്പ് കാപ്പിയുടെ മണമാണ്... കയ്യെത്തി ടേബിളിലിരുന്ന ഫോണിൽ സമയം നോക്കി.. എട്ട് മണി... അയ്യോ ഇത്രയും നേരം കിടന്നു ഉറങ്ങിയോ... അവൻ കട്ടിലിൽ ചാടി എണീച്ചിരുന്നു. ഇനി എങ്ങനെ ഹോസ്പിറ്റൽ പോവും.. അമ്മയെന്താ വിളിക്കാഞ്ഞേ.... ഓഹ്.. പറഞ്ഞ പോലെ ഇന്നും ഞാൻ ലീവ് ആണല്ലോ... റിസപ്ഷൻ ഇന്നല്ലേ. ഞാനിപ്പോൾ വിവാഹിതൻ ആണല്ലോ... അവന്റെ കണ്ണുകൾ അറിയാതെ തന്നേ അവളെ തേടി... ഇന്നലെ എവിടെയാകും കിടന്നുറങ്ങിയത്... അമ്മയാണ് കോഫി കൊണ്ട് വെച്ചതെങ്കിൽ ഉറപ്പായും വിളിച്ചുണർത്തിയേനെ... അപ്പോൾ അമ്മയല്ല..... അവളെന്തേ... ബാൽക്കണിയിൽ നിന്ന് സംസാരം കേട്ടതും അവൻ എണീറ്റ് അങ്ങോട്ട് നടന്നു... നേർത്ത ശബ്ദത്തിനൊപ്പം അവളുടെ ഏങ്ങലടികൾ കേട്ടതും അവൻ ഞെട്ടി പോയി...നിന്നിടത്ത് നിന്ന് നീങ്ങാൻ മറന്ന പോലെ... അവൻ അവളുടെ സംസാരത്തിന് കാതോർത്തു.. അതൊന്നും സാരമില്ലച്ച..ഇതിനാണ് വെറുതെ ചടങ്ങ് എന്ന് പറഞ്ഞീ പ്രഹസനം... ഞാൻ ഇന്ന് തന്നേ വരുവാ... എനിക്ക് ഒന്ന് കാണണം... മ്മ്.. ഞാൻ ഇവിടെ ഉള്ളവരോട് പറഞ്ഞിട്ട് വരാം.. ഇപ്പൊ തന്നേ ഇറങ്ങുവ... ഒരു നിമിഷം അവൻ അവിടെ ഉറച്ചു പോയ്‌.. ഇവൾ തിരിച്ചു പോവാണോ.... അവനു പറഞ്ഞുപോയ വാക്കുകൾ വലിയ അപരാതമായി തോന്നി... അവൾ കണ്ണ് തുടച്ചുകൊണ്ട് ബാൽക്കണിയിൽ നിന്ന് ഇറങ്ങി വന്നു.. അവനെ ഒന്ന് നോക്കി അവൾ താഴേക്ക് പോയി... പെട്ടന്ന് ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ ഒരു യുദ്ധ പ്രതീതി തോന്നി അവനു.. അച്ഛനും അമ്മയും ആരും ഒന്നും മിണ്ടുന്നില്ല... എല്ലാരുടെ മുഖത്തും വിഷാദം. അവൻ തലയുയർത്താൻ ആകാതെ തല താഴ്ത്തി നിന്നു.. ഇന്നത്തെ റിസപ്ഷൻ.... അത് ക്യാൻസൽ ചെയ്യാൻ ഉള്ളത് ചെയ്യ്.. അച്ചാച്ചൻ അച്ഛനോട് പറഞ്ഞു.. മ്മ്... അച്ഛൻ മൂളി. മോള് ഒറ്റക്ക് പോവണ്ട... മിത്തു വരും കൂടെ... അമ്മ വിഷമത്തോടെ പറഞ്ഞു.. മ്മ്... അവൾ തലയാട്ടുമ്പോൾ സങ്കടം സഹിക്കാതെ അവൾ പൊട്ടി കരഞ്ഞു.. അച്ഛമ്മ വന്നു അവളുടെ നെറ്റിയിൽ ഉമ്മം വെച്ചു.. അവൾ അച്ഛമ്മയെ കെട്ടി പിടിച്ചു കരഞ്ഞു..അച്ഛമ്മ അവളെ ആശ്വസിപ്പിക്കുന്നുണ്ട്.. അവനു കുറ്റബോധം കൊണ്ട് അവിടെ നിൽക്കാൻ തോന്നിയില്ലാ.. എന്തോ വലിയ തെറ്റ് ചെയ്ത പോലെ തോന്നി.. അവൻ തിരികെ റൂമിലേക്ക് വന്നു.. കുറച്ചു കഴിഞ്ഞതും ദേവു വന്നു. ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ മാറി വന്നു ഫോണും ബാഗും എടുത്ത് പോയി.. അവൻ അവിടെ തന്നേ ഇരുന്നതെ ഉള്ളു.. ബാൽക്കണി വഴി അവൾ പോകുന്നത് അവൻ നോക്കി നിന്നു.. ഇടക്ക് ഇടക്ക് ചുരിദാർ ഷാൾ കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്... മിത്തുവിന്റെ മുഖത്തും തെളിച്ചമില്ല... ദാസേട്ടൻ ,ഡ്രൈവർ വന്നിട്ടുണ്ട്.. അവർ കയറിയതും കാർ ചലിച്ചു തുടങ്ങി... അവന്റെ വാക്കുകൾ അവളുടെ അഭിമാനത്തിനേറ്റ മുറിവുകൾ ആണെന്ന് അവനു മനസിലായി... എന്തൊക്കെയോ ഓർത്ത് ഭ്രാന്ത്‌ പിടിച്ചപ്പോൾ അവൻ റെഡിയായി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി.. ആരും എതിർത്തൊന്നും പറഞ്ഞില്ല..എല്ലാരിലും ഒരു മൗനം.. ഏടത്തി കരയാതെ ഇരിക്ക്..... അവളുടേ കരച്ചിൽ കണ്ട് അവന്റെ കണ്ണ് തുടച്ചുകൊണ്ട് മിത്തു പറഞ്ഞു... ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് അറിയാമായിരുന്നതല്ലേ...... കരഞ്ഞിട്ടെന്ത് കാര്യം... പോട്ടേ സാരമില്ല... അവൾ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... മിത്തുവിന് അത് കണ്ടിറ്റ് സഹിച്ചില്ല.. അവൻ പുറത്തേക്ക് നോക്കിയിരുന്നു... ഹോസ്പിറ്റലിൽ എത്തിയിട്ടും അവനു ഒരു സമാദാനം ഉണ്ടായിരുന്നില്ല.. ആകെപ്പാടെ ഒരു വിമ്മിഷ്ട്ടം. ക്യാബിനിൽ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴാണ് ഡോക്ടർ ദിവ്യ കയറി വന്നത്... അവളുടെ മുഖത്തെ നിരാശ അവൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ അവളോട് യാതൊരു അനുകമ്പയും അവനു തോന്നിയില്ല.. ഗുഡ് മോർണിംഗ് മാധവ്... മോർണിംഗ് ദിവ്യ... കല്യാണത്തിന് ക്ഷണിച്ചില്ല... അവൾ പരിഭവം പോലെ പറഞ്ഞു.. അവൻ മറുപടി പറഞ്ഞില്ല.. എന്തെ... റിസപ്ഷൻ മാറ്റി വെച്ചേ.... ഓഹ് മാറ്റി വെച്ചു എന്നാണോ ഇവരോട് പറഞ്ഞത്... അവൻ ഓർത്തു.. ചില ബുദ്ധിമുട്ടുകൾ... അവൻ ചിരിക്കാൻ ശ്രമിച്ചു.. ആളെ ഒന്ന് പരിചയപെടണം എന്നുണ്ടായിരുന്നു... അവൾ ചിരിച്ചു.. ഹാം.. ഇനിയൊരിക്കൽ ആവാം... ആളെ പേരെന്താ... കൃഷ്ണ... പെട്ടന്ന് അവനു അതാണ് വായിൽ വന്നത്.. പെട്ടന്ന് തിരുത്തിയാൽ അവൾക്ക് എന്ത് തോന്നും എന്ന് കരുതി അവൻ കൂട്ടി ചേർക്കാൻ പോയില്ല.. ഓഹ്.. നൈസ് നെയിം... കൃഷ്ണയുടെ ഫോട്ടോ കാണിക്കാമോ... അവനൊന്നു ഞെട്ടി കാരണം അവളുടെ ഫോട്ടോ അവന്റെ കൈയിൽ ഉണ്ടായിരുന്നില്ല.. ഡോക്ടർ ആയിരിക്കും അല്ലേ... ഇവിടെ അല്ലേ ഇനി പ്രാക്ടീസ് ചെയ്യുന്നേ... അവൻ എന്ത് പറയും എന്ന് ഓർത്ത് ഇരിക്കെ ദിവ്യ ചോദിച്ചു. ആ ചോദ്യം അവനെ ചൊടിപ്പിച്ചു. ദിവ്യക്ക് ഒ പിയിൽ പേഷ്യന്റ്സ് ഒന്നും ഇല്ലേ.... അവന്റെ ചോദ്യം കേട്ട് ദിവ്യ വിളറി.. ഹ്മ്മ് ഉണ്ട്.. ഓ പി ക്ക് സമയം ആയില്ലല്ലോ.. അതാ ഞാൻ ജസ്റ്റ്‌ ഒന്ന്. വെറുതെ എന്തിനാ അവരെ കാത്തിരുത്തുന്നത്.... ദിവ്യ ചെല്ല്... മ്മ്... അവൾ വിളറിയ ഒരു ചിരി നൽകി അവിടെ നിന്നും പോയി. ഏറെ വൈകിയാണ് ദേവുവും മിത്തുവും വീട്ടിൽ ചെല്ലുന്നത്.. പടിപ്പുരയിൽ തന്നേ അച്ഛൻ അവരെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു..........തുടരും...
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
ദില്ലി: ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിഫ്‌ളാഗ് ഓഫ് ചെയ്തു. 10 മിനിറ്റില്‍ മത്തി മുളകിട്ടത് രാജ്യത്തെ അഞ്ചാമത്തെ സര്‍വീസാണ് ഇ്ന്ന് ആരംഭിച്ചത്. ചെന്നൈ മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളും ഗതിവേഗവും ഉള്ള വന്ദേഭാരത് യാത്രയിലൂടെ ചെന്നൈ മൈസൂര്‍ യാത്രയ്ക്ക് ഒരു മണിക്കൂറിലധികം ലാഭിക്കാന്‍ സാധിക്കും .രാവിലെ 5.30 ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് 10.25 ന് ബാംഗ്ലൂരിലും 12. 20 ന് മൈസൂരും എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.05 ന് പുറപ്പെട്ട 2.50 ന് ബംഗളൂരുവിലും 7.30ന് ചെന്നൈയിലും എത്തിച്ചേരും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ബംഗളൂരു കൊമ്പഗൗഡ വിമാനത്താവളത്തില്‍ 5000 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രണ്ടാമത്തെ ടെര്‍മിനലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ബംഗളൂരു നഗരത്തിന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന നഡപ്രഭു കംപഗൗഡയുടെ വെങ്കലപ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും വൈകീട്ട് തെലുങ്കാന ആന്ധ്ര എന്നിവിടങ്ങളില്‍ പരിപാടികള്‍ക്കായി വിശാഖപട്ടണത്തേക്ക് പ്രധാനമന്ത്രി പോകും.
ഹില്‍ സ്റ്റേഷനായ പാഞ്ചഗണി മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് പാഞ്ചഗണി ഹില്‍ സ്റ്റേഷന്‍ കണ്ടു പിടിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്‍റെ ബഹുമതി. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്. അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം. ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടുന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകും പാഞ്ചഗണി. പാഞ്ചഗണി മനോഹരമായ ഉത്സവക്കാഴ്ച തന്നെയായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. അസ്തമയം, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി അതിഥികള്‍ക്കായി ഒരുക്കുക. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. 4500 അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളാണ് പാരാഗ്ലൈഡിംഗ് സമ്മാനിക്കുക. കൃഷ്ണ നദിയിലൂടെയുള്ള ബോട്ടിംഗാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇവിടത്തെ പേരുകേട്ട ബോട്ടിംഗ് പോയന്‍റണ് ധൂം ഡാം. സുന്ദരമായ കൃഷ്ണ താഴ്വാരത്തിന് സമീപത്തായി പ്രശസ്തമായ പാഴ്‌സി, സിഡ്‌നി പോയന്‍റ്കള്‍ കാണാം. ഭിലാര്‍ വെള്ളച്ചാട്ടമാണ് പാഞ്ചഗണിയില്‍ കാണേണ്ട മറ്റൊരു കാഴ്ച. പാഞ്ചഗണി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മനോഹരമായ ഈ ദൃശ്യങ്ങള്‍ കാണാം. ഹോഴ്‌സ് റൈഡിംഗ്, പാരാസെയ്‌ലിംഗ് പോലെയുള്ള ആക്ടിവിറ്റിസിന് പ്രശസ്തമാണിവിടം. മറ്റൊരു ആകര്‍ഷണമാണ് ഷേര്‍ബാഗ്. പക്ഷികളും മുയലുകളും ടര്‍ക്കികളും അരയന്നങ്ങളും മറ്റുമായി നിറയെ കാഴ്ചകളുണ്ടിവിടെ. ഹാരിസണ്‍ വാലി, ഭീം ചൗള എന്നിവ തിരക്കിനിടയില്‍ കാണാതെ പോകരുത്. മനോഹരമായ ഹില്‍സ്റ്റേഷനില്‍ വീക്കെന്‍ഡുകളും മറ്റും ചെലവഴിക്കാനാണ് ആളുകള്‍ സാധാരണയായി ഇവിടെയത്തുന്നത്. മുംബൈ നഗരത്തിന്‍റെ തിരക്കില്‍ നിന്നും ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനായി എത്തുന്നവര്‍ക്കാ താമസിക്കാനായി ഇവിടെ മനോഹരമായ കോട്ടേജുകളുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും പാഴ്‌സികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഇവിടത്തെ കെട്ടിടങ്ങളില്‍ പലതും. മുംബൈയില്‍ നിന്നും 285 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് യാത്ര. ഇനി മുംബൈയില്‍ നിന്നും ഗോവ റൂട്ടിലാണ് വരുന്നതെങ്കില്‍ പോളാപൂര്‍ കഴിഞ്ഞ് ആദ്യമെത്തുക മഹാബലേശ്വറിലായിരിക്കും. ഇവിടെ നിന്നും പാഞ്ചഗണി എത്താം. സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് പാഞ്ചഗണി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ശീതകാലത്ത് അന്തരീക്ഷതാപനില ഏതാണ്ട് 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും. വേനല്‍ക്കാലവും പൊതുവെ തണുത്തതും ചൂടുകുറഞ്ഞതുമാണ്. വര്‍ഷത്തില്‍ ഏത് സമയത്തും വരാവുന്ന സ്ഥലമാണിത്.
സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വശക്തയും സര്‍വ്വമംഗള മംഗല്യയുമാണ് ആറ്റുകാലമ്മ. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിയുകയും ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളുകയും സദാകാരുണ്യാമൃതം പകരുകയും ചെയ്യുന്ന ആറ്റുകാലമ്മയെ കലികാല രക്ഷകയാണ് കണക്കാക്കുന്നത്. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്റെ കാല്‍ ആറ്റുകാല്‍ ആയെന്നാണ് ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം. ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവും. ഇവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തന്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്. രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറയും നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്. മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കാനിറങ്ങിയ കാരണവര്‍ ആറ്റിന്‍റെ അക്കരെ മഹാതേജസ്വിയായ ഒരു ബാലികയെ കണ്ടു. "തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു. കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു. ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി. ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു. പിന്നീട് ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് ക്ഷേത്രം പുതുക്കുപ്പണിതു. ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു. പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്ക പ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം. ആറ്റുകാല്‍ ഭഗവതി കണ്ണകിയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പാടിവരുന്ന തോറ്റംപാട്ടില്‍ കണ്ണകിദേവിയെ കൊടുങ്ങല്ലൂരില്‍ ചെന്നു ക്ഷണിച്ചുകൊണ്ടു വന്ന് ആറ്റാകാലില്‍ കുടിയിരുത്തുന്നതായും ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടാക്കുന്നതായും പരാമര്‍ശമുണ്ട്. ആയതിനാല്‍ കണ്ണകിയുടെ അംശവുമാണ് ആറ്റുകാലമ്മ എന്നു പറയാം. അനുബന്ധ വാര്‍ത്തകള്‍ എന്താണ് ഗായത്രീ മന്ത്രം ? ആ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുമോ ? നമസ്കാരം എന്നാല്‍ എന്ത് ? കൈ കൂപ്പുന്നത് നമസ്കാരമാകുമോ ? രുദ്രാക്ഷം ധരിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ ! ആരാണ് സത്യലോകവാസനായ ബ്രഹ്മദേവന്‍ ? അറിഞ്ഞിരിക്കാം... ചില കാര്യങ്ങള്‍ ! ദാനവും ദക്ഷിണയും കൊടുക്കുന്നതെന്തിന് ? ജോലിക്കുള്ള കൂലിയുടെ രൂപമാണോ ദക്ഷിണ ? " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ടം' പ്രകാശനം ചെയ്തു- കോഴിക്കോട്: ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍... ഷാജന്‍ ആനിത്തോട്ടത്തിന് ലയണ്‍സ് സര്‍വ്വീസ് അവാര്‍ഡ്- ചിക്കാഗോ: എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ ഷാജന്‍ ആനിത്തോട്ടത്തിന്... ഒരു "മാലാഖ'യുടെ സ്‌നേഹത്തിന്റെ "പകര്‍ന്നാട്ടം' (സില്‍ജി ജെ. ടോം)- ഇടുക്കി കമ്പിളികണ്ടത്തെ കൊച്ചു വീട്ടില്‍ നിന്ന്... അഞ്ചാം പാതിര (കഥ: ഷാജന്‍ ആനിത്തോട്ടം)- വാര്‍ഡ്‌റോബില്‍ നിരനിരയായി അടുക്കിവച്ചിരിക്കുന്ന വിലകൂടിയ വസ്ത്രശേഖരങ്ങള്‍ക്കു... നാലാം സ്വര്‍ഗ്ഗം (കഥ: ഷാജന്‍ ആനിത്തോട്ടം)- സ്വര്‍ഗ്ഗകവാടത്തില്‍ നിന്നും വിളിപ്പാടകലെ, വിമുക്തിയുടെ പൂര്‍ണ്ണതയിലേക്കുള്ള... നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)- അച്യുതന്‍കുട്ടി ആ പരസ്യത്തിലേക്ക് ഒരിക്കല്‍കൂടി നോക്കി.... ഹിമ (കഥ: ഷാജന്‍ ആനിത്തോട്ടം)- "രവിവര്‍മ്മയുടെ പെയിന്റിംഗ്, വത്തിക്കാനില്‍ നിന്നുള്ള കൊന്ത,... അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)- കണ്‍കണ്ട ദൈവമാണമ്മയെന്നാദ്യം ചൊല്ലിത്തന്നതച്ഛന്‍ പെണ്‍മകള്‍ പൊന്മകളെന്ന് പറഞ്ഞുതന്നതുമച്ഛന്‍... വര്‍ക്കിച്ചായന്‍ എന്ന ഷുഗര്‍ ഡാഡി (കഥ: ഷാജന്‍ ആനിത്തോട്ടം)- "ആണായാല്‍ അച്ചായനെപ്പോലെ ജീവിക്കണം. അല്ലാതെ നമ്മളെപ്പോലെ... വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)- വിരിയട്ടെ പൂവുകള്‍, തെളിയട്ടെ പുലരികള്‍ അരികിലായെന്നുമേ വിളങ്ങട്ടെ... മിക്കി മദാമ്മയുടെ നായ (കഥ: ഷാജന്‍ ആനിത്തോട്ടം)- ലയണ്‍സ് ക്ലബിന്റെ ആനുവല്‍ ഫാമിലി പിക്‌നിക്കില്‍... സുറുമ (കഥ: ഷാജന്‍ ആനിത്തോട്ടം)- ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും... പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)- നെടുമ്പാശ്ശേരിയില്‍ വിനോദും ഭാര്യയും വിമാനമിറങ്ങുമ്പോള്‍ കനത്ത... കൊറോണാകാലത്തെ പ്രണയം (കവിത-ഷാജന്‍ ആനിത്തോട്ടം)- മഹാമാരിക്കാലത്ത് മാതൃകാസേവനമനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും സന്നദ്ധസേവകര്‍ക്കുമായി... ശമരിയാക്കാരനും ഞാനും (കഥ: ഷാജന്‍ ആനിത്തോട്ടം)- റൂസ്‌വെല്‍റ്റ് റോഡിന് സമാന്തരമായി ... പൂമ (കഥ: ഷാജന്‍ ആനിത്തോട്ടം)- പൂമ മരിച്ചു. ... കുഞ്ചിയമ്മയുടെ 'കുട്ടാപ്പി' (കഥ: ഷാജന്‍ ആനിത്തോട്ടം)- അന്‍പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാടപ്പാട്ട് തറവാട്ടിലെ... പത്താമത്തെ വണ്ടി (കഥ: ഷാജന്‍ ആനിത്തോട്ടം)- കൊളംബസ് ഡേ പ്രമാണിച്ചുള്ള പ്രത്യേക വിലക്കിഴിവിനെപ്പറ്റി... ഷെവലിയര്‍ കുഞ്ചെറിയ (കഥ: ഷാജന്‍ ആനിത്തോട്ടം)- കുഞ്ചെറിയയുടെ കിനാവുകളില്‍ "ഷെവലിയര്‍' കടന്നുകൂടിയിട്ട് കാലം... ഭാഗ്യവാന്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)- സെന്‍ട്രല്‍ എയര്‍ കണ്ടീഷണര്‍ നല്‍കിയ സുഖമുള്ള... ഷാജന്‍ ആനിത്തോട്ടം സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റ്- ചിക്കാഗോ: സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റായി... ഡയറി ഓഫ് എ ട്രോഫി വൈഫ് (കഥ: ഷാജന്‍ ആനിത്തോട്ടം)- ഞാന്‍ വെറോണിക്ക. റോണി എന്ന് നിങ്ങള്‍ക്കെന്നെ... കന്യകന്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)- "എടോ, പണം പിടുങ്ങാനുള്ള അടവൊന്നും എന്റെയടുത്ത്... സമാഗമം (കഥ: ഷാജന്‍ ആനിത്തോട്ടം)- ഇരുപത്തിമൂന്നാം തീയതിയാണ് ഡെബ്ര പീറ്റേഴ്‌സന്റെ വിവാഹം.... അമ്മേ, നാരായണീ!(കഥ : ഷാജന്‍ ആനിത്തോട്ടം)- ആഴ്ചകളും മാസങ്ങളും ... ചിക്കാ ചിക്കാ ബൂം ബൂം! (കഥ: ഷാജന്‍ ആനിത്തോട്ടം)- വിശാലമായ ലിവിംഗ് റൂമിലെ ... കുമാരസംഭവം (കഥ - ഷാജന്‍ ആനിത്തോട്ടം)- കുമാരന്‍കുട്ടി ... ഒരു ബ്ലൂ ലേബല്‍ അപാരത (കഥ: ഷാജന്‍ ആനിത്തോട്ടം)- ജോണി വാക്കര്‍ ബ്ലൂലേബലിന്റെ ഒരു പെഗ്,... അമ്മമലയാളം, നല്ല മലയാളം- (പുസ്തകനിരൂപണം: ഷാജന്‍ ആനിത്തോട്ടം) - വര്‍ഷം 1988. ... ഷാജന്‍ ആനിത്തോട്ടത്തിന്റെ 'ഒറ്റപ്പയറ്റി'ന് കോട്ടയത്ത് പ്രൗഡോജ്ജ്വല പ്രകാശനം - ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ...
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
നിങ്ങൾ സ്പെയിനിൽ ചെലവഴിക്കാൻ രണ്ട് ആഴ്ച ഉണ്ടെങ്കിൽ, ചുറ്റും ഏറ്റവും നല്ല മാർഗ്ഗം ഒരു ട്രെയിനിൽ സ്പെയിൻ പര്യവേക്ഷണം എന്നതാണ്. മാത്രമല്ല ഈ നിങ്ങൾ രാജ്യത്തെ ചില അവിശ്വസനീയമായ ദൃശ്യങ്ങൾ കാണാനാണ് അനുവദിക്കും, എന്നാൽ സ്പെയിൻ ട്രെയിൻ യാത്ര വളരെ കാര്യക്ഷമവും എളുപ്പമാണ്. കിളിയോട് ട്രെയിൻ ടിക്കറ്റ് വാങ്ങുന്നത്. നിങ്ങളുടെ വാങ്ങാൻ മികച്ച മാർഗം ട്രെയിൻ ടിക്കറ്റ് ട്രെയിൻ വഴി സ്പെയിനിലേക്ക് പോകുന്നത് ഓൺലൈനിലാണ്. ഇത് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന നിരവധി വെബ്‌സൈറ്റുകൾ ഉണ്ട്. കീ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി കാര്യത്തിൽ നിങ്ങൾക്ക് മികച്ച ഫലം ഒന്നു എന്നതാണ്, ഭാഷ, ബജറ്റും. ടിക്കറ്റുകൾ വാങ്ങാൻ ആദ്യകാല നിങ്ങളെ അനുവദിക്കുന്ന നേട്ടം സാധ്യത പ്രത്യേക നിരക്കുകൾ അതുപോലെ അവർ പത്തായം എത്തുന്നതിനു മുൻപേ നിങ്ങൾ ആഗ്രഹിക്കുന്ന ട്രെയിനുകൾ ലേക്കായി നേടുകയും ഉറപ്പുവരുത്തി. മുൻ‌കൂട്ടി ആസൂത്രണം ചെയ്‌ത് ടിക്കറ്റുകൾ‌ മുൻ‌കൂട്ടി ഓർ‌ഡർ‌ ചെയ്യുക നിങ്ങളുടെ ട്രെയിൻ യാത്ര നിന്നു മികച്ച. ഈ നോക്കുക രണ്ട്-ആഴ്ച യാത്രാപരിപാടി തീവണ്ടിയിൽ സ്പെയിൻ ചുറ്റും യാത്ര വേണ്ടി. ഇത് നിങ്ങളുടെ അടുത്ത യാത്രയ്ക്കുള്ള വഴികാട്ടിയാകാം. ഈ ലേഖനം ട്രെയിൻ യാത്ര കുറിച്ച് ശിക്ഷണം എഴുതിയ കഴിച്ചുപോന്നു ചെയ്തു ഒരു ട്രെയിൻ സംരക്ഷിക്കുക, ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ട്രെയിൻ ടിക്കറ്റുകൾ വെബ്സൈറ്റ്. ട്രെയിൻ ഞങ്ങളുടെ ആദ്യ സ്പെയിൻ മാഡ്രിഡ് ആണ് (ദിവസങ്ങളിൽ 1- 3) ഈ സ്പാനിഷ് തലസ്ഥാനമായ അത് പഴയതും പുതിയതുമായ രണ്ട് ഒരു നല്ല മിശ്രിതമാണ്, ത്ത പാർക്കുകൾ കൂടെ, അവിശ്വസനീയമായ ഷോപ്പിംഗ്, vibey രാത്രി ജീവിതം and of course the Malasana ഏരിയ. മാഡ്രിഡ് വീട്ടിൽ സ്പെയിൻ മുൻനിര മ്യൂസിയങ്ങൾ നിരവധി ഇവിടെയുണ്ട്. പല വീട്ടിൽ അന്താരാഷ്ട്രതലത്തിൽ ഏതളവിൽ പ്രവൃത്തികൾ. നിങ്ങളുടെ അങ്ങനെ ഈ നഗരത്തിൽ ചെയ്യാൻ വളരെ കാരണം 3 ഇവിടെ ദിവസം നന്നായി ചെലവഴിക്കാനാണ്. നിങ്ങളുടെ രണ്ടു-ആഴ്ച യാത്രയിൽ ഒരു നല്ല തുടക്കം ആണ് ഒരു ട്രെയിൻ എളുപ്പത്തിൽ എവിടെ ഇവിടെ നിന്നും. റെൻ‌ഫെ the ദ്യോഗിക റെയിൽ‌വേ കമ്പനിക്ക് ലഭിക്കുന്ന ട്രെയിൻ സ്റ്റേഷനാണ് മാഡ്രിഡ് അറ്റോച്ച, ഈ റെയിൽ‌വേ സ്റ്റേഷൻ ഏറ്റവും മനോഹരമായ ഒന്നാണ് സ്പെയിൻ ട്രെയിൻ സ്റ്റേഷനുകൾ. സൺ സെബാസിയന് (ദിവസങ്ങളിൽ 3 - 5) ഈ മനോഹരമായ ചെറിയ നഗരത്തിൽ സ്പെയിൻ ബാസ്ക് രാജ്യം ആണ് ബിസ്കേ ബേ റൈറ്റ് ആണ്. ഇത് പകൽ എല്ലാ ശ്രദ്ധ ലഭിക്കുന്ന ബീച്ചുകൾ, പർവ്വതങ്ങൾ രണ്ട് പ്രദാനം, എന്നാൽ രാത്രി വരുമ്പോൾ അത് നിങ്ങൾ തണുപില്ലും ബൈറ്റ് വലിപ്പം വിഭവങ്ങൾ വേണ്ടി പിംത്ക്സൊ ബാറുകളുടെ ഡസൻ ആസ്വദിക്കാൻ കഴിയും പഴയ ടൗൺ കാര്യത്തിൽ. പഴയ പട്ടണം ൽ പിംത്ക്സൊസ് അവസാനിക്കുന്ന പ്ലൈയ ഡി ലാ ചൊന്ഛ സഹിതം ഒരു വൈകുന്നേരം നടക്കാൻ നഷ്ടപ്പെടരുത്. മാഡ്രിഡ് ൽ കുറഞ്ഞത് നാല് ട്രെയിനുകൾ ഓരോ ദിവസം പോലെ ട്രെയിനിൽ സ്പെയിൻ മ്ര്സീയ ലേക്കുള്ള എളുപ്പമാണ്. പ്യാംപ്ലോന (ദിവസങ്ങളിൽ 5 – 6) ഈ നഗരം വിവാദ ഭവനം കാളകളുടെ പ്രവർത്തിക്കുന്നു എല്ലാ വർഷവും ജൂലൈയിൽ നടക്കുന്ന, എന്നാൽ ഇതിനേക്കാൾ പ്യാംപ്ലോന കൂടുതൽ ധാരാളം. അത് അവിശ്വസനീയ കാഴ്ചകൾ ഉണ്ട് എന്നാണ് നവാരെ പ്രവിശ്യയിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതി മലകളും താഴ്വരകളും താഴെ. നഗരം ചുറ്റും നടക്കുകയും മനോഹരമായ വാസ്തുവിദ്യ, എടുത്തു എളുപ്പത്തിൽ ചെറിയ ചരിത്രം. വർഷം മുഴുവൻ ഉജ്ജ്വലമായ ബാറും തപസ് രംഗങ്ങളും ഉണ്ട്. പഴയ പട്ടണം വഴി നടക്കാൻ മിസ് അല്ലെങ്കിൽ കാളകളുടെ പ്രവർത്തിക്കുന്നു സമയത്ത് എടുത്ത റൂട്ടിൽ നോക്കിക്കൊണ്ട് ചെയ്യരുത്. അവസാനമായി, ഈ നഗരം നിന്ന് അനായാസം സൺ സെബാസിയന് ഒരു ചെറിയ ട്രെയിൻ റൈഡ് ദൂരെ. തീവണ്ടിയിൽ സ്പെയിൻ – ബാര്സിലോന തീവണ്ടി (ദിവസങ്ങളിൽ 6 - 9) ഈ സമുദ്ര നഗരം സ്പെയിനിലെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ നഗരങ്ങളിലൊന്നായിരിക്കണം, അതു ഇതുവരെ! നിങ്ങൾ കലാ സാംസ്കാരിക തിരയുന്ന എന്നു്, വാസ്തുവിദ്യ, ന് അലസമായ ദിവസം ബീച്ച്, രാത്രി മുഴുവൻ പാർട്ടികൾ, അല്ലെങ്കിൽ ഒരു പുതിയ നഗരം പര്യവേക്ഷണം ചെയ്യുക, ബാര്സിലോന ൽ എല്ലാവർക്കും എന്തെങ്കിലും അവിടെ. Sagrada Familia നഷ്ടപ്പെടരുത്, ഏത് ആധുനിക ലോകത്തെ ഏറ്റവും നാടകീയ ഘടനകൾ ഒന്നാണ്. ട്രെയിനിൽ സ്പെയിൻ ബാര്സിലോന പ്യാംപ്ലോന ൽ ഇങ്ങോട്ട് പ്രദാനം അവിടെ മാത്രം ഒരു നാലു മണിക്കൂർ യാത്ര രണ്ടു പട്ടണവും തമ്മിലുള്ള. വലെന്സീയ (ദിവസങ്ങളിൽ 9 - 10) ട്രെയിൻ ഒരു ഹ്രസ്വ സ്പെയിൻ മാത്രം ബാര്സിലോന ൽ സവാരി, വലെന്സീയ പലപ്പോഴും പോസ്റ്റ് എഴുതിനിരുത്തണം വിനോദ. ഈ കൊച്ചു നഗരത്തിൽ വാഗ്ദാനം ഒരു അത് ഒരു ബിറ്റ് പര്യവേക്ഷണം ഒരു ദിവസം വന്ന നന്നായി വക്കുന്നു. ഇത് നടന്നു മനോഹരമായ നഗരമാണ് ഒരു ഉണ്ട് അനുപമമായ തടാകം ഒപ്പം നടപ്പാതകൾ. ബീച്ചുകൾ ഒരു .അമ്മായിക്ക് അവിടെ കൂടുതൽ ചോയ്സ് എന്തെങ്കിലും തിരയുന്ന അതിനു വേണ്ടി അല്ബുഫെര പാർക്ക്. നടക്കാൻ നഷ്ടപ്പെടരുത്, തുരിഅ ഗാർഡൻസ് വഴി നടത്തുന്നതിനോ സൈക്കിൾ – സ്പെയിൻ ഏറ്റവും വലിയ നാഗരിക പാർക്കുകളിൽ ഒന്നാണ്. ബാര്സിലോന ൽ നിന്ന് വലെന്സീയ ദിനംപ്രതി പ്രവർത്തിക്കുന്ന നിരവധി ട്രെയിനുകൾ ഉണ്ട്. മലഗാ (10 - 13) ഒരു സംസ്കാരം ഒരു മെഡിറ്ററേനിയൻ അനുഭവം ഉള്ള മോഡേൺ ആർട്ട് തീവണ്ടിയിൽ സ്പെയിൻ സഞ്ചരിക്കുമ്പോൾ വികസനവും സാധ്യമാണ്, മലഗാ ൽ സ്പെയിൻ തെക്കൻ കോസ്റ്റാ ഡെൽ സോൾ കാണാവുന്നതാണ്. നഗരമണ്ഡലം പുതുതായി പുനoredസ്ഥാപിക്കുകയും എ ഗോതിക് കത്തീഡ്രൽ ഒപ്പം ഇടുങ്ങിയ മധ്യകാല കാൽനട തെരുവുകളും ആധുനിക ബാറുകളും ഹിപ് റെസ്റ്റോറന്റുകൾ. മലഗാ ചുറ്റുമുള്ള സന്ദർശിക്കാൻ ചില തീർച്ചയായും അവിശ്വസനീയമായ ബീച്ചുകൾ, മനോഹരമായ മലകൾ ഉണ്ട്. ഗിബ്രല്ഫരൊ ലേക്ക് കയറിപ്പോകുന്നത് നഷ്ടപ്പെടരുത് കോട്ട മനോഹരമായ ആൻഡലൂഷ്യൻ സൂര്യാസ്തമയത്തിന്റെയും നഗരത്തിന്റെയും ആശ്വാസകരമായ കാഴ്ചകൾക്കായി. വലെന്സീയ ൽ നിന്ന് മലഗാ ദിനംപ്രതി പ്രവർത്തിക്കുന്ന ട്രെയിനുകൾ ഉണ്ട്. HTTPS://www.youtube.com/watch?V = യ്ന്ക്മ്ക്ജ്൧൮ഹ്ദ്മ് സിവില് – കഴിഞ്ഞ ഒരു ട്രെയിനിൽ സ്പെയിൻ ഞങ്ങളുടെ പട്ടിക സിവില് മലഗാ ൽ മാത്രം ഒരു ചെറിയ ട്രെയിൻ ഓടിക്കാനും പോലെ വിശദമാക്കാം. നോക്കുക ഒരു ആശയം നേടുകയും നിരവധി ചരിത്ര കാലഘട്ടങ്ങളിൽ മാതൃകകൾ കൂടിച്ചേർന്നുണ്ടായ ഈ നഗരത്തിന്റെ തോന്നി തിരികെ റോമൻ സാമ്രാജ്യത്തിന്റെ ചിന്തിക്കുക. നഗരത്തിൽ ചെയ്യാൻ ഒരു ഉണ്ട്, Arenal പാദത്തിൽ സഹിതം അലഞ്ഞു നഗരത്തിൽ പര്യവേക്ഷണം നിന്ന് സന്ദർശിച്ച് വരെ റിവർസൈഡ് അസാമാന്യമായ ഭക്ഷണശാലകൾ അല്ലെങ്കിൽ നഗരത്തിലെ ചരിത്ര റിങ് ഒരു കാളപ്പോര് കാണുന്നത്. സിവില് കത്തീഡ്രൽ ആൻഡ് അല്ച́ജര് സന്ദർശനം നഷ്ടപ്പെടരുത്, ഗെയിം ഓഫ് ത്രോൺസിലെ ഹിറ്റ് ടിവി ഷോയിലെ രംഗങ്ങൾ ചിത്രീകരിക്കാൻ ഇത് ഉപയോഗിച്ചു. ട്രെയിനുകൾ വീണ്ടും അന്താരാഷ്ട്ര വിമാനത്താവളം മാഡ്രിഡിലേക്ക് മലഗാ മുതൽ സിവില് വരെ സിവില് നിന്നും ദിവസേന റൺ. ഈ രണ്ടു-ആഴ്ച യാത്രാപരിപാടി നിങ്ങളുടെ യാത്രയിൽ ഏറ്റവും സഹായിക്കുന്നതിനും ട്രെയിനിൽ സ്പെയിൻ പര്യവേക്ഷണം ചെയ്യും. ട്രെയിൻ ടിക്കറ്റ് ബുക്ക് ഞങ്ങളുടെ നുറുങ്ങുകൾ നിങ്ങൾ എവിടെ പോകണമെന്ന് നേടുകയും കഴിയും ഉറപ്പാക്കുക അങ്ങനെ നിങ്ങൾ സ്വയം ആസ്വദിക്കാനാകും നിങ്ങളുടെ അവധി സുഗമമായി പ്രവർത്തിക്കുന്ന ചെയ്യും. എല്ലാത്തിനുമുപരി, തുടർന്ന് എന്തു അവധി ഉണ്ട്! നിങ്ങൾക്ക് വേറെ വേണമെങ്കിൽ യൂറോപ്യൻ ട്രെയിൻ ടിക്കറ്റുകൾ, വെറും ക്ലിക്ക് ഇവിടെ ഞങ്ങളുടെ വെബ്സൈറ്റിൽ ചെന്ന് റൈഡ് ആസ്വദിക്കാൻ. നിങ്ങളുടെ സൈറ്റിൽ ഞങ്ങളുടെ ബ്ലോഗ് കുറിപ്പ് ഉൾച്ചേർക്കാൻ താൽപ്പര്യപ്പെടുന്നോ, തുടർന്ന് ഇവിടെ ക്ലിക്ക്: https://iframely.com/embed/https%3A%2F%2Fwww.saveatrain.com%2Fblog%2Fspain-by-train%2F%3Flang%3Dml- (എംബെഡ് കോഡ് കാണാൻ താഴേക്ക് സ്ക്രോൾ) നിങ്ങളുടെ ഉപയോക്താക്കൾക്ക് തരത്തിലുള്ള ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ തിരയൽ പേജുകൾ നേരിട്ട് നയിക്കുക കഴിയും. ഈ ലിങ്ക്, ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ ട്രെയിൻ റൂട്ടുകൾ കണ്ടെത്തും – https://www.saveatrain.com/routes_sitemap.xml. നിങ്ങൾ ഇംഗ്ലീഷ് ലാൻഡിംഗ് പേജുകൾ ഞങ്ങളുടെ ലിങ്കുകൾ ഇൻസൈഡ്, നാം തന്നെ https://www.saveatrain.com/es_routes_sitemap.xml നിങ്ങൾ / ഡി അല്ലെങ്കിൽ കരുനാഗപ്പള്ളി / കൂടുതൽ ഭാഷകളിലേക്ക് / സ്പെയ്ൻ മാറ്റാനാകും. ൽ ടാഗുകൾ ട്രെയിനുകൾ ട്രെയിൻ യാത്ര ത്രവെല്സ്പൈന് ലോറ തോമസ് ഞാൻ വഞ്ചിപ്പിക്കുന്നവയിൽ ശ്രമിക്കുക, ഞാൻ പ്രേക്ഷകരെ കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ആശയങ്ങളും കഥകളും, ഡ്രൈവ് ഇടപെടൽ വികസിപ്പിക്കുന്നതിനും. ഞാൻ ഇന്നു എഴുതും എന്താണ് രാവിലെയും വിക്ഷോപം ഉണർത്താൻ ഇഷ്ടപ്പെടുന്നു. - നിങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യാം എന്നെ ബന്ധപ്പെടുക ബന്ധപ്പെട്ട പോസ്റ്റുകൾ Best Hiking തുടക്കം Points In Europe ട്രെയിൻ ട്രാവൽ ഓസ്ട്രിയ, ട്രെയിൻ ട്രാവൽ ജർമ്മനി, ട്രെയിൻ യാത്ര ഇറ്റലി, ട്രെയിൻ ട്രാവൽ സ്പെയിൻ, യൂറോപ്പ് യാത്ര യൂറോപ്പ് രാജ്യങ്ങൾ മികച്ച കാലാവസ്ഥ കൂടി ട്രെയിൻ ട്രാവൽ ബ്രിട്ടൻ, ട്രെയിൻ യാത്ര പോർച്ചുഗൽ, ട്രെയിൻ ട്രാവൽ സ്പെയിൻ, യൂറോപ്പ് യാത്ര ടോപ്പ് 10 യൂറോപ്പിൽ മണി എക്സ്ചേഞ്ച് പോയിന്റുകൾ ട്രെയിൻ ട്രാവൽ ഓസ്ട്രിയ, ട്രെയിൻ ട്രാവൽ ഡെൻമാർക്ക്, ട്രെയിൻ ട്രാവൽ ഫ്രാൻസ്, ട്രെയിൻ ട്രാവൽ ജർമ്മനി, ട്രെയിൻ യാത്ര ഇറ്റലി, ട്രെയിൻ ട്രാവൽ ലക്സംബർഗ്, ട്രെയിൻ യാത്രാ ടിപ്പുകൾ, ട്രെയിൻ ട്രാവൽ യുകെ, യൂറോപ്പ് യാത്ര
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... നിയമസഭാ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു April 28 09:01 2022 Print This Article Share it With Friends by asianmetronews 0 Comments 2021ലെ നിയമസഭാ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ എം.ബി. രാജേഷാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ പുരസ്‌കാരം ദിനേശ് വർമയ്ക്കു ലഭിച്ചു. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച ‘ഭാഷയെ പുതുക്കുന്ന സോഷ്യൽ മീഡിയ’ എന്ന ലേഖനത്തിനാണു പുരസ്‌കാരം. ദൃശ്യമാധ്യമത്തിൽ സി. അനൂപിനാണു പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ‘എന്റെ മലയാളം’ എന്ന പരിപാടിയാണു തെരഞ്ഞെടുക്കപ്പെട്ടത്.
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Pinterest-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനും MP4, M4A, 3GP ഫോർമാറ്റുകളിൽ Pinterest വീഡിയോ സൗജന്യമായി ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ Pinterest വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു. Pinterest വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ Pinterest വീഡിയോ ഡൗൺലോഡർ ആഡ്ഓൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. pinterest വീഡിയോ ഡൗൺലോഡർPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. pinterest വീഡിയോ ഡൗൺലോഡർ കൂടെ pinterest വീഡിയോ ഡൗൺലോഡർ MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, ഇപ്പോൾ നിങ്ങൾ Pinterest വീഡിയോ ഡൗൺലോഡറിലേക്ക് നിങ്ങളുടെ വീഡിയോ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും തയ്യാറാണ്. ഞങ്ങളുടെ Pinterest വീഡിയോ ഡൗൺലോഡർ ടൂളുകൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ Pinterest വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് pinterest വീഡിയോ ഡൗൺലോഡർ സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. മാക്കിനായുള്ള Pinterest വീഡിയോ ഡൗൺലോഡർ Mac-നുള്ള ഏറ്റവും ഫലപ്രദമായ Pinterest വീഡിയോ ഡൗൺലോഡർ, Mac-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും Pinterest വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ Pinterest വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച Pinterest വീഡിയോ ഡൗൺലോഡർ, ഇതിനായി സൗജന്യ Pinterest വീഡിയോ ഡൗൺലോഡർ. മാക്. ഐഫോണിനായുള്ള Pinterest വീഡിയോ ഡൗൺലോഡർ iPhone/iPad-ൽ Pinterest വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ Pinterest വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ സൗജന്യ Pinterest വീഡിയോ ഡൗൺലോഡർ, iPhone, iPad 2022 എന്നിവയ്‌ക്കുള്ള ഞങ്ങൾ അപ്ലിക്കേഷനുകൾ, iphone-ന് വേണ്ടിയുള്ള എളുപ്പമുള്ള ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. Pinterest വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും ഒരു Pinterest വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം, Windows 64 PC-നുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, 4K Pinterest വീഡിയോ ഡൌൺലോഡർ 64 ബിറ്റ് വിൻഡോസിനുള്ള ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-ക്കുള്ള Pinterest വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. Pinterest വീഡിയോ ഡൗൺലോഡർ chromebook 2022-ൽ Chrome-നുള്ള ഏറ്റവും മികച്ച Pinterest വീഡിയോ ഡൗൺലോഡർ, 4K-യിലും മറ്റും Chromebook-ൽ Pinterest വീഡിയോകൾ ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ Pinterest വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് Pinterest വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ നിങ്ങളെ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K Pinterest വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള Pinterest വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ഒരു ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും Pinterest വീഡിയോ കൺവെർട്ടർ സൗജന്യമാണ് ഒരേയൊരു ഗുണമേന്മയുള്ളതും Pinterest വീഡിയോ ഡൗൺലോഡർ സൗജന്യവും - ഏതെങ്കിലും Pinterest വീഡിയോ ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-നുള്ള സൗജന്യ Pinterest വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ Pinterest വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികം Pinterest വീഡിയോ അല്ലെങ്കിൽ ഒരു Pinterest വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, Pinterest വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർക്കുക. Pinterest വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ Pinterest വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, pinterest വീഡിയോ ഡൗൺലോഡർ വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ടൂളുകളിൽ നിന്ന് Pinterest വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Pinterest വെബ്സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ Pinterest വീഡിയോ തിരഞ്ഞെടുക്കുക, പങ്കിടുക ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക pinterest വീഡിയോ ഡൗൺലോഡർr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ട് എല്ലാവരും നിങ്ങളും ഓൺലൈൻ Pinterest വീഡിയോ ഡൗൺലോഡർ ഉപയോഗിക്കണം ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. Pinterest വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ Pinterest വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്‌മാർക്ക് ചെയ്യാം ഉദാഹരണത്തിന്, എനിക്ക് Pinterest chrome, firefox എക്സ്റ്റൻഷനുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എങ്ങനെ ഈ വെബ്സൈറ്റ് സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Pinterest ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ Pinterest ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് ചെയ്യുക വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. Pinterest വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ Pinterest വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് സൗജന്യം. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. Pinterest വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക Pinterest വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
നിങ്ങൾ ലൈംഗിക-പ്രവർത്തിയുടെ കാര്യത്തിൽ സജീവമായിട്ടുള്ള ഒരാളാണെങ്കിൽ സ്ഥിരമായുള്ള എച്.ഐ.വി പരിശോധന മാത്രമാണ് നിങ്ങളുടെ എച്.ഐ.വി നില അറിയുവാനുള്ള ഒരേയൊരു വഴി. പക്ഷെ നിങ്ങളുടെ അടുത്തുള്ള ഒരു ക്ലിനിക് കണ്ടെത്താനോ അവിടെയുള്ള പരിശോധനാ സംവിധാനത്തിന്റെ സുരക്ഷയിലോ സ്വകാര്യതയിലോ ചിലപ്പോൾ നിങ്ങൾക്കാശങ്ക ഉണ്ടാവാം. ചില നാടുകളിൽ വീട്ടിലുപയോഗിക്കാവുന്ന എച്.ഐ.വി പരിശോധനകിറ്റ് ലഭ്യമാണ്. പക്ഷെ ഒരു ക്ലിനിക്കിൽ ലഭ്യമാവുന്ന അത്രയും കൃത്യതയോടെയുള്ള പരിശോധനാഫലം വീട്ടിലുപയോഗിക്കാവുന്ന എച്.ഐ.വി പരിശോധനകിറ്റ് മുഖേന ലഭിക്കണമെന്നില്ല. പക്ഷെ പരിശോധനാക്ലിനിക്കിലോ മറ്റോ ചെന്ന് പരിശോധന നടത്തുന്നത് സാധിക്കാത്ത സാഹചര്യങ്ങളിൽ ഇത് ഉപകാരപ്പെടും വീട്ടിലുപയോഗിക്കാവുന്ന എച്.ഐ.വി പരിശോധനകിറ്റിന്റെ ഉപയോഗം 23 മുതൽ 90 ദിവസം വരെ നടത്തിയാലാണ് കൃത്യമായ ഫലം ലഭിക്കാനാവുക. ഈ ദിവസങ്ങൾക്കിടയിൽ എച്.ഐ.വി പോസിറ്റിവ് ആയിരിക്കെ തന്നെ ഫലം നെഗറ്റീവ് എന്നും കാണിച്ചേക്കാം. അതുകൊണ്ട് തന്നെ വിൻഡോ -പീരിയഡിലും അതിന് ശേഷവും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. പരിശോധന കിറ്റിനൊപ്പമുള്ള വിശദാംശങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സമയ-ഘടനയെ ക്കുറിച്ചുള്ള വിവരങ്ങളും , എപ്പോൾ പരിശോധിച്ചാലാണ് എച്.ഐ.വി ആന്റി-ബോഡീസ് ഉണ്ടോ എന്നറിയാൻ സാധിക്കുക എന്നീ വിവരങ്ങൾ ഉണ്ടായിരിക്കും. കഴിഞ്ഞ 72 മണിക്കൂറിനിടയിൽ നിങ്ങൾക്ക് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ള ലൈംഗികപ്രവർത്തിയിൽ ഏർപ്പെട്ടു എങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ-വിദഗ്ധയെ കണ്ട് PEP (പോസ്റ്റ് എസ്‌പോഷർ പ്രോഫാലിസിസ്) ലഭ്യതയെക്കുറിച്ച് ആരായുക. നിലവിൽ രണ്ടു തരത്തിലുള്ള ഗാർഹിക പരിശോധന രീതികൾ ഉണ്ട്. ഒന്ന് ഒരു പരിശോധനാ കിറ്റാണ്; നിങ്ങളുടെ ഉമിനീർ പഞ്ഞികൊണ്ട് എടുത്തിട്ട് അത് അപ്പോൾ തന്നെ പരിശോധിക്കുന്ന രീതി. പിന്നൊന്ന് നിങ്ങളുടെ രക്തസാമ്പിൾ എടുത്ത് അത് അടുത്തുള്ള ലാബിലേക്ക് അയക്കുന്ന രീതി. ഈ പരിശോധനകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബിൽഡിങ് ഹെൽത്തി ഓൺലൈൻ കമ്യൂണിറ്റീസ് എന്നതിൽ നിന്നറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക വീട്ടിൽ ചെയ്ത പരിശോധനയിൽ നിങ്ങൾ പോസിറ്റിവ് ആയി കണ്ടെത്തിയെങ്കിൽ ഒരു ആരോഗ്യവിദഗ്ധയെ കണ്ട് പരിശോധനാഫലം ഉറപ്പിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും. വീട്ടിലെടുക്കുന്ന പരിശോധനാ ഫലം ഒരു പക്ഷെ തെറ്റാവാൻ സാധ്യതയുണ്ട്. ഔദ്യോഗിക പരിശോധനാ കേന്ദ്രത്തിൽ നിന്നുമുള്ള ഫലവും പോസിറ്റിവ് ആണെങ്കിൽ നിങ്ങൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ ആരംഭിക്കാവുന്നതും മറ്റു പിന്തുണാ സംവിധാനങ്ങൾ തേടാവുന്നതാണ്. പരിശോധനാഫലം നെഗറ്റിവ് ആണെങ്കിൽ തുടർന്നും നിങ്ങൾ പരിശോധന നടത്തുന്നത് അഭികാമ്യമാവും. എച്.ഐ.വി ബാധ തടയുന്ന പ്രെപ്(PrEP) ഉപയോഗത്തെക്കുറിച്ചും നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യസേവനദാതാവിനോട് സംസാരിക്കാവുന്നതാണ് നിലവിൽ, യൂറോപ്പിലും അമേരിക്കയിലും ഗാർഹിക പരിശോധനാ കിറ്റുകൾ ലഭ്യമാണ്. നിങ്ങൾക്ക്‌ ലഭ്യമാവുന്ന എച്.ഐ.വി ഗാർഹിക പരിശോധനാ കിറ്റുകൾ ഏതൊക്കെയെന്ന് ഇവിടെ നിന്നറിയാം. ഇത്തരം കിറ്റുകളുടെ ഉപയോഗം നിങ്ങൾക്ക് യോജിച്ചതല്ലാ എങ്കിൽ നിങ്ങളുടെ അടുത്തുള്ള പരിശോധനാ കേന്ദ്രത്തെ ബദ്ധപ്പെടാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,28,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,189 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1920 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് · കോവിഡ് 19 വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. · സെപ്റ്റംബര്‍ 18 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 88.94 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,37,55,055), 36.67 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (97,94,792) നല്‍കി. · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,38,371) · 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 95 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. · കോവിഷീല്‍ഡ്/ കോവാക്‌സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കേണ്ടതാണ്. രണ്ട് വാക്‌സിനുകളും ഫലപ്രദമാണ്. · സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ കാലയളവില്‍, ശരാശരി 2,25,022 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 42,998 കുറവ് ഉണ്ടായി. ടിപിആര്‍, പുതിയ കേസുകള്‍ എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം 6 ശതമാനവും 21.9 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. · നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. കോമോര്‍ബിഡിറ്റികളുള്ള (അനുബന്ധ രോഗങ്ങള്‍) കോവിഡ് പോസിറ്റീവ് വ്യക്തി ആശുപത്രിയില്‍ എത്തുന്നത് വൈകിക്കരുത്, മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം. · ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. · വാക്‌സിനേഷന്‍ എടുത്തവരില്‍, രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമാണ്.
അറബിക്കഥകളെക്കാള്‍ അത്ഭുതം നിറഞ്ഞ, 1950 കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ‘പെണ്‍കുട്ടികളുടെ വീട്’ On Sep 28, 2021 കുവൈതാത്ത് അല്‍ ഐന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന സാഹിത്യ ചര്‍ച്ചയില്‍ വെള്ളിയാഴ്ച (1 ഒക്ടോബര്‍ 2021) സോണിയ റഫീക്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘പെണ്‍കുട്ടികളുടെ വീട് ‘. വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പുസ്തകത്തിന്റെ രചയിതാവ് സോണിയ റഫീക്ക് പങ്കെടുക്കും. അല്‍ ഐന്‍ മലയാളി സമാജവും ഡി സി ബുക്‌സും പ്രവാസി ഭാരതി 1539 AM ഉം സംയുക്തമായാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 1ന് ആരംഭിച്ച മേള ഒക്ടോബര്‍ 2ന് അവസാനിക്കും. അറബിക്കഥകളെക്കാള്‍ അത്ഭുതം നിറഞ്ഞ, 1950 കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ‘പെണ്‍കുട്ടികളുടെ വീട്’. ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ അറബ് ദേശത്തിന്റെ അറിയാക്കഥകള്‍ സോണിയ പറയുന്നു. ആയിരത്തൊന്നു രാവുകളിലും അവസാനിക്കാത്ത എണ്ണമറ്റ കഥകളുണ്ട് അറബ് നാട്ടിലെ പെണ്ണുങ്ങളുടെ നാവിൽ. കുട്ടികളെ ഉറക്കുവാനും, പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും, ദുഷിച്ച കണ്ണുള്ളവരെ അകറ്റുവാനും, ആത്മ സംഘർഷങ്ങളെ നേരിടുവാനും, ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അവർ അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. രാവും പകലും അവർ പറഞ്ഞുകൊണ്ടിരുന്ന കഥകളുടെ അത്ഭുതലോകമാണ്‌ പെൺകുട്ടികളുടെ വീട്. വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ – അങ്ങിനെ കുറേ കഥാപാത്രങ്ങളിലൂടെ 1950 – കളിലെ എമിറാത്തി സ്ത്രീ ജീവിതം വെളിപ്പെടുന്നു.
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ കെ.എല്‍ രാഹുലാവും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. നിലവിലെ ഫോം വെച്ച്‌ റിഷഭ് പന്തിനേക്കാള്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് മികച്ചതെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ നയന്‍ മോംഗിയ അഭിപ്രായപ്പെട്ടു.അതെ സമയം ടി20 ഇലവനില്‍ കെ.എല്‍ രാഹുലിനും റിഷഭ് പന്തിനും അവസരം നല്‍കാമെന്നും എന്നാല്‍ കെ.എല്‍ രാഹുലാണ് നിലവിലെ ഫോമില്‍ മികച്ച വിക്കറ്റ് കീപ്പര്‍ എന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു. ഏകദിനത്തില്‍ കെ.എല്‍ രാഹുലിനോട് ചോദിച്ചതിന് ശേഷം മാത്രം താരത്തെ വിക്കറ്റ് കീപ്പറാക്കിയാല്‍ മതിയെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.മുന്‍ ചീഫ് സെലെക്ടര്‍ കൂടിയായ എം.എസ്.കെ പ്രസാദും ടി20യില്‍ കെ.എല്‍ രാഹുലാണ് നിലവിലെ ഫോമില്‍ മികച്ച താരമെന്ന് അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ കെ.എല്‍ രാഹുല്‍ ആണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറെന്നും സഞ്ജു സാംസണ്‍ ഇന്ത്യയുടെ മൂന്നാമത്തെ വിക്കറ്റ് കീപ്പറാണെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. ധോണിയുമായുള്ള നിരന്തരമായ താരതമ്യം റിഷഭ് പന്തിനെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ധോണി വിരമിച്ചതോടെ റിഷഭ് പന്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. Flash മിനിമം ബാലന്‍സ്​ പിഴയും എസ്​.എം.എസ്​ ചാര്‍ജും എസ്​.ബി.ഐ ഒഴിവാക്കി The Best Local News portal in Trivandrum. We bring you all the hottest news in and around Trivandrum . Thiruvananthapuram City News | Nedumangad News | Kazhakuttam News | Attingal News | Venjaramoodu News | Pothencode News | Sreekaryam News | Kilimanoor News | Kadakkal News | Varkala News | Vattapara News | Vembayam News
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റി എടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ നമ്മുക്ക് സാധിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. അതിനുവേണ്ടി നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ ദുർഗന്ധം മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. അതിനായി ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക. വലിയ വില കൊടുത്തു വാങ്ങുന്ന റൂം പ്രഷറും കളെക്കാൾ വളരെയധികം നല്ലതാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ ആരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇത് കൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ നമുക്കു ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ. ഇതുകൊണ്ട് സാധിക്കും. നമ്മൾ പഴയ ഒരു സർജിക്കൽ മാസ്ക് എടുത്തതിനുശേഷം. അതിൻറെ ഒരു ഭാഗം മുറിച്ചെടുക്കുക. ശേഷം അതിലേക്ക് ചന്ദനത്തിരി തീരെ ചെറുതാ കിട്ടു കൊടുത്തതിനുശേഷം അതിലേക്ക് അല്പം കർപ്പൂരം കൂടി പൊടിച്ചിട്ട് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത് ബാത്റൂമിൽ കിട്ടിയിട്ട് കൊടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ. തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകുന്നത്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം ചെയ്തികൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. Share FacebookWhatsApp Prev Post മഞ്ഞൾ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ വരുത്താൻ പറ്റുന്ന മാറ്റങ്ങൾ | Health Benefits Of Turmeric Water Next Post ഈ ഒരു കുറുമ മാത്രം മതി. ചപ്പാത്തി അപ്പമൊക്കെ എത്ര വേണമെങ്കിലും കഴിക്കാം. ഇതുപോലെ തയ്യാറാക്കി നോക്കൂ. | Easy Vegetable Kuruma
എത്താന്‍ വൈകിയ ഒരു നാടകസംഘത്തിന്‍റെ മനസായിരുന്നു അപ്പോള്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് പോത്തന്‍കോടിനുള്ള റൂട്ടില്‍ കീഴാവൂരില്‍ ബസിറങ്ങി. എത്താന്‍ വൈകിയോ?. അരങ്ങുണരാനുള്ള ബെല്‍ വളരെ നേരത്തേ മുഴങ്ങിയിരുന്നു. യവനിക ഉയര്‍ന്നിരുന്നു. അവതരണഗാനത്തിന്‍റെ അവസാനത്തെ വരിയില്‍ ഓര്‍മകളുടെ ഈണങ്ങള്‍ പിടഞ്ഞു. വീടിന്‍റെ ഉമ്മറത്ത് അസ്വസ്ഥനായി ഉലാത്തുകയാണ് ആ കഥാപാത്രം. നടന്‍റെ ഭാവതീവ്രതയില്‍ നിശബ്ദമായ സദസുപോ ലെ അന്തരീക്ഷം. ചുമരില്‍ തൂക്കിയ ഒരു ചിത്രത്തിലേക്കു നോക്കി നില്‍ക്കുകയാണിപ്പോള്‍ കഥാപാ ത്രം. പിന്നില്‍ നിന്നു വിളിച്ചു, മാഷേ... ഏറ്റവും നാട കീയമായിത്തന്നെ പതുക്കെ മുഖം തിരിച്ചു, ജോണ്‍സണ്‍ കെപിഎസി. അപ്പോഴേക്കും അങ്ങു ദൂരെ എവിടേയോ കാ ലം എന്ന സൂത്രധാരന്‍ അരങ്ങിന്‍റെ മറ്റൊരു ബ്ലാ ക് ആന്‍ഡ് വൈറ്റ് ദൃശ്യം ഒരുക്കി വച്ചിരുന്നു. പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല.... വേച്ചു വേച്ച് അരങ്ങിലെത്തിയ കുഷ്ഠരോഗിയു ടെ വിറയ്ക്കുന്ന കൈകള്‍, ഇടറുന്ന ശബ്ദം. മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു മനസു മാത്രം മനസു മാത്രം മുരടിച്ചില്ല... കൊയ്ത്തൊഴിഞ്ഞ പാടത്തു പറന്നിറങ്ങാന്‍ വെമ്പി നിന്ന കതിരുകാണാക്കിളികളും നിശബ്ദം. സദസ് അടക്കം പറഞ്ഞു, ജോണ്‍സണ്‍. അവസാനരംഗം കഴിഞ്ഞ് ഗ്രീന്‍ റൂമിനു പിന്നില്‍ ഗോവിന്ദന്‍ എന്ന കുഷ്ഠ രോഗിയെക്കാണാണ്‍ ആരാ ധകര്‍ കാത്തു നിന്നു. കയറിയിരിക്കൂ, ഓര്‍മകള്‍ക്ക് യവനികയിട്ട വാക്കുകള്‍. കെപിഎസിയുടെ അശ്വമേധത്തിലെ കുഷ്ഠരോഗിയുടെ റോളിലടക്കം അരങ്ങുകളെ വിസ്മയിപ്പിച്ച ജോണ്‍സണ്‍ കെപിഎസി എന്ന നടന്‍റെ മുന്നിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒരു ഹസ്തദാനത്തിനു കൈ നീട്ടിയപ്പോള്‍ സദസുകളെ കരയിപ്പിച്ച ആ മോതിര ക്കൈയെ മനസില്‍ നമിച്ചു. നാടകം ആരംഭിക്കുകയായി ഓര്‍മയുടെ ഒരു നാടകവണ്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നതു കോട്ടയം നഗരത്തിലെ കീഴ്ക്കുന്നില്‍. ജോണ്‍സന്‍റെ ജന്മനാട്. വടശേരില്‍ ഡാനിയലിന്‍റെയും മോനിക്കയുടെയും നാലു മക്കളില്‍ ഇളയവന്‍. സ്കൂള്‍ പഠനകാലത്തു പ്രവാചകന്‍ എന്ന നാടകത്തിലൊരു മാലാഖയുടെ വേഷം. ഓര്‍മകളിലെ ആദ്യ അരങ്ങ്. അക്കാലത്താണു കോട്ടയം നാണുക്കുട്ടന്‍ ഭാഗവതരുടെ ഒരു പെര്‍ഫോമന്‍സ് കണ്ടത്. ഡബിള്‍ ഹാര്‍മോണിയം വായിക്കുന്നു. ജോണ്‍സണ്‍ എന്ന കുട്ടി ഹാര്‍മോണിയത്തെ പ്രണയിച്ചു. ആഗ്രഹം അറിയിച്ചപ്പോള്‍ അഞ്ചു പൈസ വാങ്ങാതെ ഭാഗവതര്‍ പഠിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ വിജയപുരം രൂപതയിലെത്തിയ സ്പെയ്ന്‍കാരനായ പുരോഹിതന്‍ ഓര്‍ഗണ്‍ വായിക്കാനും പഠിപ്പിച്ചു. ചെറിയ ചെറിയ പരിപാടികള്‍, അരങ്ങുകള്‍, പ്രതിഫലങ്ങള്‍... കോളെജ് പഠനമോഹത്തിനു മുന്നില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ യവനികയിട്ട നാളുകള്‍. തൊഴില്‍ തേടുകയായിരുന്നു പോംവഴി. കോട്ടയത്തെ കത്തോലിക് മിഷന്‍ പ്രസില്‍ ജോലിക്കു കയറി. അക്ഷരങ്ങളുടെ അച്ചുനിരത്തി. കംപോസിങ്ങും പ്രിന്‍റിങ്ങും ബൈന്‍ഡിങ്ങുമെല്ലാം പഠിച്ചു. ഫോര്‍മെന്‍ എന്നൊരു പേരും. അത്യാവശ്യം നല്ല ശമ്പളവും കിട്ടി. കലാപ്രവര്‍ത്തനത്തിന് അവധി ദിവസം പതിച്ചു കൊടുത്തു ജോണ്‍സണ്‍. കോട്ടയം ആര്‍ട്സ് ക്ലബ്ബിലും സജീവമായി. ഹാര്‍മോണിസ്റ്റ് എന്ന നിലയില്‍ പേരെടുത്തു. എന്‍. എന്‍. പിള്ളയുടെ വിശ്വകേരള കലാസമിതിയില്‍ ഒഴിവു വന്നപ്പോള്‍ ജോണ്‍സണെ വിളിച്ചു. അമച്വര്‍ നാടകത്തിന്‍റെ വേദിയിലെ അഭിനയസാന്നിധ്യം. കഥാപ്രസംഗത്തിനു ഹാര്‍മോണിയത്തിന്‍റെ പിന്നണി. പ്രസിലെ ഫോര്‍മെന്‍. വേദിയൊന്ന്, വേഷങ്ങള്‍ അനവധി. നിങ്ങളെന്നെ നാടകക്കാരനാക്കി ഒരു ഞായറാഴ്ച. രാവിലെ പത്തുമണി. കെപിഎസിയില്‍ ക്ലാരിനെറ്റ് വായിക്കുന്ന തയ്യില്‍ ആന്‍റണി, ജോണ്‍സന്‍റെ വീട്ടിലെത്തി. അന്നു വൈകിട്ട് കോട്ടയം ജില്ലാക്കോടതി ( ഇപ്പോഴത്തെ പൊലീസ് ഗ്രൗണ്ട്) വളപ്പില്‍ കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കളിക്കുന്നു. ജോണ്‍സണ്‍ വന്നു ഹാര്‍മോണിയം വായിക്കണം. ആരോ പറഞ്ഞ് ജോണ്‍സനെക്കുറിച്ചറിഞ്ഞിട്ട് ദേവരാജന്‍ മാസ്റ്റര്‍ അറിഞ്ഞു. മാസ്റ്റര്‍ പറഞ്ഞിട്ടാണ് ആന്‍റണിയുടെ വരവ്. ജോണ്‍സണ്‍ നടുങ്ങി. കെ.എസ് ജോര്‍ജും സുലോചനയുമൊക്കെ പാടുമ്പോള്‍, ഹാര്‍മോണിയ ശബ്ദത്തില്‍ എന്തെങ്കിലും അപാകതയുണ്ടായാലോ. ഒരു റിഹേഴ്സല്‍ പോലുമില്ല. ആശങ്കയ്ക്കൊക്കെ വാക്കുകളാല്‍ ആശ്വാസം നല്‍കി, ആന്‍റണി. നാടകസമയത്തു ജോണ്‍സണ്‍ വേദിയിലെത്തി. ഹാര്‍മോണിയം ഭംഗിയായി വായിച്ചു. ഒരു തെറ്റും സംഭവിച്ചതുമില്ല. ദേവരാജന്‍ മാസ്റ്റര്‍ക്കു ബോധിച്ചു. നാടകം കഴിഞ്ഞു. നാടക വണ്ടി കോട്ടയം വിടാന്‍ ഒരുങ്ങുന്നു. എന്‍ജിന്‍ ഇരമ്പിത്തുടങ്ങി. ഒരു ഔപചാരിക യാത്ര ചോദിക്കലിന്‍റെ ചടങ്ങിനായി കാത്തു നില്‍ക്കുകയാണ് ജോണ്‍സണ്‍. വണ്ടിയുടെ ഡോര്‍ ദേവരാജന്‍ മാസ്റ്റര്‍ അടയ്ക്കുന്നില്ല. അത് ജോണ്‍സണു മുന്നില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വണ്ടിയില്‍ കയറിക്കോളൂ. ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍ ജോണ്‍സണ്‍ എന്ന നാടകക്കാരന്‍റെ രംഗപ്രവേശത്തിനുള്ള അവതരണ ഗാനമായിരുന്നു. നേരേ കൊല്ലം നളന്ദ ഹോട്ടലിലേക്ക്. വീട്ടില്‍പ്പറഞ്ഞിട്ടില്ലല്ലോ പോന്നത് എന്നോര്‍ത്തത് അപ്പോഴാണ്. പിറ്റേദിവസം രാവിലെ ചേട്ടന്‍ ജോലി ചെയ്യുന്ന പ്രസിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അന്നു പകല്‍ ദേവരാജന്‍ മാസ്റ്റര്‍ മുറിയിലെത്തി. സംഗീതത്തില്‍ ചില മിനുക്കുപണികള്‍ പറഞ്ഞു തന്നു. ചെയ്യേണ്ടത് എന്തൊക്കെയെന്നു നിര്‍ദ്ദേശിച്ചു. ആദ്യവേദിയുടെ തീയതി ജോണ്‍സണ്‍ ഓര്‍മയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു....1952 ഓഗസ്റ്റ് 14. വെറും ജോണ്‍സണല്ല, ജോണ്‍സണ്‍ കെപിഎസി. അഭിനയത്തിന്‍റെ മാനിഫെസ്റ്റോ അറുപത്തിനാലില്‍ നാടകത്തില്‍ നിന്ന് ഓര്‍ക്കസ്ട്ര പുറത്തായി. കസെറ്റിലേക്കൊതുങ്ങി സംഗീതം സൃഷ്ടിച്ച തീവ്രമുഹൂര്‍ത്തങ്ങള്‍. അപ്പോഴും ജോണ്‍സണെ കെപിഎസി കൈവിട്ടില്ല. ഓര്‍ക്കസ്ട്രയിലെ അഭിനയശേഷിയുള്ളവരെ നിലനിര്‍ത്തുക തന്നെ ചെയ്തു. തോപ്പില്‍ ഭാസി, എസ്. എല്‍. പുരം സദാനന്ദന്‍, കെ. ടി. മുഹമ്മദ്, എന്‍. എന്‍. പിള്ള....അങ്ങനെ നിരവധി നാടകകൃത്തുക്കളുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളാകാന്‍ കഴിഞ്ഞു. നിങ്ങളെന്ന കമ്യൂണിസ്റ്റാക്കിയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ അഭിനയജീവിതം. അരങ്ങുകള്‍ കടല്‍ കടന്നു, അമേരിക്ക, കാനഡ...ഭഗവാന്‍ കാലു മാറുന്നു എന്ന നാടകം കളിക്കുമ്പോള്‍ കല്ലേറു കൊണ്ടു പരുക്കേറ്റു. വര്‍ഷങ്ങള്‍ക്കു ശേഷവും കാലില്‍ ആ മുറിപ്പാട് അവശേഷിക്കുന്നു. അരങ്ങില്‍ നിന്നുള്ള മായാത്ത അനുഭവങ്ങളില്‍ ഒന്ന്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കഴിഞ്ഞ് മനുഷ്യന്‍റെ മാനിഫെസ്റ്റോ, മന്വന്തരം, അശ്വമേധം, മുടിയനായ പുത്രന്‍.....കേരളം ആവേശത്തോടെ കണ്ടിരുന്ന നിരവധി കെപിഎസി നാടകങ്ങളില്‍ ജോണ്‍സന്‍റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു മൂന്നു സിനിമകളിലും അഭിനയിച്ചു. ഒതേനന്‍റെ മകന്‍, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തിക്കുട്ടപ്പന്‍. ഒതേനന്‍റെ മകന്‍ എന്ന ചിത്രത്തില്‍ പുള്ളുവനായി അഭിനയിക്കുമ്പോള്‍ കൂടെ ഒരു പുള്ളോത്തിയുണ്ടായിരുന്നു. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയായിരുന്നു ലളിത എന്ന ആ പെണ്‍കുട്ടി. പിന്നെ മലയാളത്തിന്‍റെ കെപിഎസി ലളിത. ഇന്നലെകളിലെ ആകാശം അഭിനയത്തോടുളള അഭിനിവേശം അടക്കിവച്ച് 2006ല്‍ ജോണ്‍സണ്‍ നാടകവേദി വിട്ടു. കെപിഎസിയില്‍ നിന്നു പടിയിറങ്ങി. മാവേലിക്കരയിലെ വേദി. ഇന്നലെകളിലെ ആകാശമായിരുന്നു അവസാന നാടകം. നാടകത്തിന്‍റെ വിശാലമായ ആകാശത്തു നക്ഷത്രമായി തിളങ്ങിയ ജോണ്‍സണ്‍ അരങ്ങിറങ്ങിയ നാടകത്തിന്‍റെ പേര് ഇന്നലെകളിലെ ആകാശം എന്നായതു യാദൃച്ഛികതമായ അറം പറ്റലായിരിക്കാം. അമ്പത്തെട്ടു വര്‍ഷം ഒരേ ട്രൂപ്പില്‍. പതിനഞ്ചു രൂപയില്‍ തുടങ്ങിയ പ്രതിഫലം എത്തിയത് നൂറ്റമ്പതു രൂപ വരെ. തോപ്പില്‍ ഭാസി മുതല്‍ പുതുതലമുറ വരെയുള്ള നാടകകൃത്തുക്കള്‍. ഓരോ വര്‍ഷവും അഡ്വാന്‍സ് തുകയിലെ ആധിക്യത്തില്‍ ആകൃഷ്ടനായി ട്രൂപ്പുകള്‍ മാറുന്ന നാടകക്കാര്‍ ഒരുപാട് പേരുണ്ട്. ഒരു റോള്‍ ഉണ്ട് എന്നു ചോദിച്ചാല്‍, എത്ര അഡ്വാന്‍സ് ഉണ്ട് എന്നു മറുചോദ്യമുന്നയിക്കുന്നവര്‍. എന്നിട്ടും ജോണ്‍സണ്‍ കെപിഎസിയില്‍ നിന്നതു അമ്പത്തെട്ടു വര്‍ഷം. അരങ്ങൊഴിയാനുള്ള കാരണം ചോദിച്ചാല്‍, ഒരു നിമിഷം നിശബ്ദനാകും ജോണ്‍സണ്‍. ചുമരിലെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിലേക്കു കൈ ചൂണ്ടി... എന്‍റെ എല്‍സമ്മ പറഞ്ഞിട്ടാ...അയര്‍ക്കുന്നംകാരി എല്‍സമ്മ ജോണ്‍സന്‍റെ ഭാര്യയായതു അറുപത്തൊന്നില്‍. അരങ്ങില്‍ നിന്ന് അരങ്ങിലേക്കുള്ള ഒഴുക്കില്‍പ്പെടുമ്പോള്‍ ജോണ്‍സണ് അത്താണിയായിരുന്നതു എല്‍സമ്മയായിരുന്നു. ഭാര്യയുടെ മരണം തളര്‍ത്തിക്കളഞ്ഞു ജോണ്‍സണെ. ജീവിതത്തിന്‍റെ അരങ്ങില്‍ അഭിനേതാവ് തോറ്റുപോയ നാളുകള്‍. ഒരിക്കല്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് എല്‍സമ്മയുടെ കുഴിമാടത്തില്‍ പോയി തിരി കത്തിച്ചു. തിരികെ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍, ആ പരിചിത ശബ്ദം, എല്‍സമ്മ എന്തോ പറഞ്ഞു...ഇനി നാടകത്തിനു പോകണ്ട, മക്കളെ നോക്കണം. കുരിശില്‍ പിടിച്ചു തളര്‍ന്നിരുന്നു പോയി ജോണ്‍സണ്‍. ഭര്‍ത്താവിന്‍റെ ദുശീലം മാറ്റാന്‍ മുറുക്കാന്‍പൊതി ഒളിച്ചുവയ്ക്കുന്ന ഭാര്യ, സീനയുടെയും നീനയുടെയും ബെന്നിയുടെയും അമ്മ. അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, അരങ്ങിനെ ഏറെ സ്നേഹിച്ച ഈ നടന്. ക്ലൈമാക്സ് സെന്‍റിമെന്‍റലാക്കാന്‍ ഉറപ്പിച്ച് ചോദിച്ചു, ഇപ്പോഴും തോന്നുന്നില്ലേ അരങ്ങിലെത്താന്‍, അഭിനയിക്കാന്‍? ഇല്ല, ഇപ്പോള്‍ നാടകം കാണാനും പോകാറില്ല. കെപിഎസിക്കാര്‍ തിരുവനന്തപുരത്തു വേദി ഉള്ളപ്പോഴൊക്കെ വിളിക്കും. പോകില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നാടകം കാണാന്‍ വയ്യ. കൊതിയാവും. ആരോ അരങ്ങിലേക്കു പിടിച്ചു വലിക്കുന്നതു പോലെ...ജോണ്‍സണ്‍ കെപിഎസി എന്ന എണ്‍പത്തൊമ്പതുകാരന്‍ മെല്ലെ ചിരിച്ചു. കല്ലറയ്ക്കരികില്‍ നിന്ന് പ്രിയപ്പെട്ട എല്‍സമ്മയ്ക്ക് കൊടുത്ത വാക്ക് പിടയുന്നുണ്ടോ ആ ചിരിയില്‍. പറയാന്‍ ഇനിയും ബാക്കി. എന്നാലും സംസാരത്തിന് യവനിക വീണേ പറ്റൂ. അതാണു നാടകത്തിന്‍റേയും നിയമം. തുടക്കത്തില്‍ ഇല്ലാതെ പോയ അവതരണഗാനത്തിനായി ആ ചുണ്ടുകള്‍ പതുക്കെ ചലിച്ചു.
ന്യൂദല്‍ഹി: രാജ്യം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ വ്യാപക വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള പ്രചരണങ്ങള്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്‌റുവിനെ അവരോധിച്ചതാണ് ഏറ്റവും വലിയ അബദ്ധമായതെന്നാണ് സുബ്രഹ്മണ്യ സ്വാമി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ” ഈ നട്ടെല്ലില്ലാത്ത ഭീരു നിരവധി അതിര്‍ത്തി പ്രശ്‌നങ്ങളും, കമ്മ്യൂണിസ്റ്റ് ഉപദ്രവകാരികളെയും, നമ്മളെ കൊള്ളയടിക്കുന്ന ഭരണകൂടവും, മാനസിക അടിമത്തം ബാധിച്ച പൈതൃകവും ബാക്കിയാക്കി. ഈ വ്യക്തി നമ്മുടെ രാഷ്ട്രത്തിനുണ്ടാക്കിയ നഷ്ടം നികത്താന്‍ നിരവധി വര്‍ഷങ്ങളെടുക്കും.” ഫേസ്ബുക്കില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. “നെഹ്‌റുവിന്റെ പരാജയങ്ങള്‍” എന്ന തലക്കെട്ടില്‍ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും സുബ്രഹ്മണ്യന്‍ സ്വാമി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. നെഹ്‌റു നോബേല്‍ പുരസ്‌കാരം ആഗ്രഹിച്ചിരുന്നെന്നും ഇന്ത്യയ്ക്ക് ഒരു ശക്തമായ സൈന്യം നിര്‍മ്മിച്ചെടുക്കുന്നതിന് പകരം ചൈനയുമായും മറ്റും ഉടമ്പടികള്‍ ഉണ്ടാക്കാനാണ് നെഹ്‌റു ശ്രമിച്ചതെന്നും മറ്റുമുള്ള ആരോപണങ്ങളടങ്ങിയതാണ് ഈ റിപ്പോര്‍ട്ട്. സര്‍ദാര്‍ പട്ടേലിനെ പ്രധാനമന്ത്രിയായി നേതാക്കള്‍ നിശ്ചയിച്ചപ്പോള്‍ നെഹ്‌റുവിന്റെ ദുശ്ശാഠ്യം കാരണം ഗാന്ധിജി അദ്ദേഹത്തിന് ആ ചുമതല നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. സുബ്രഹ്മണ്യ സ്വാമിയുടെ പോസ്റ്റ് 16,700 ലധികം ഷെയറുകളാണുള്ളത്. 26,413 പേര്‍ ഇത് ലൈക്ക് ചെയ്തിട്ടുമുണ്ട്. നെഹ്‌റുവിനെ വിമര്‍ശിക്കുന്ന രണ്ടാമത്തെ പോസ്റ്റ് 5800ലധികം പേര്‍ ഷെയര്‍ ചെയ്യുകയും 15,193 പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പോസ്റ്റിന്റെ ചുവട് പിടിച്ചുകൊണ്ട് ഫേസ്ബുക്കിലും മറ്റും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെഹ്‌റുവിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്തുന്നുണ്ട്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
നാളികരോത്പാദനം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെങ്കിലും മാസത്തില്‍ ഒരു ഓല എന്ന പ്രകൃതിനിയമം കേരളത്തിലെ തെങ്ങുകളിലും തെറ്റില്ലാതെ പാലിക്കപ്പെടുന്നുണ്ട്. ഒരോലയുടെ ഏകദേശം ഭാരം അഞ്ച് കിലോഗ്രാമെന്ന് കണക്കാക്കിയാല്‍ വര്‍ഷം 60 കിലോഗ്രാമാകും ഒരു തെങ്ങില്‍നിന്നും കിട്ടുന്ന ഓലയുടെ ഭാരം. ഇതിനു പുറമേയാണ് കൊതുമ്പും കുലച്ചിലുമെല്ലാം. ഒന്നു ശ്രമിച്ചാല്‍ തെങ്ങിനും ഇടവിളകള്‍ക്കുമുള്ള ജൈവവളം തെങ്ങില്‍നിന്നുതന്നെ കിട്ടുമെന്ന് ചുരുക്കം. ഉത്പാദന വര്‍ധനയ്ക്ക് ഏത് വിളയ്ക്കും അത്യാവശ്യമായ മൂലകമാണ് പൊട്ടാസ്യം. ഏറ്റവും കൂടുതല്‍ പൊട്ടാഷ് അടങ്ങിയിട്ടുള്ള ജൈവവളമാണ് തെങ്ങോല കമ്പോസ്റ്റ് എന്നത് വിസ്മരിച്ചുകൊണ്ട് ഓല എവിടെയെങ്കിലും കൊണ്ട് തട്ടുക എന്നതാണ് ഇന്നത്തെ രീതി. തെങ്ങോല കമ്പോസ്റ്റാക്കുക എന്നത് ശ്രമകരമായ പണിയല്ല. നമ്മുടെ പറമ്പിലുള്ള ഏറ്റവും തണലുള്ള സ്ഥലത്ത് ഇതിനായി കുഴി ഉണ്ടാക്കാം. നീളവും വീതിയും സൗകര്യമനുസരിച്ചാകാം. ആഴം ഒരു മീറ്ററില്‍ കൂടരുത്. കുഴിയുടെ അരികുകള്‍ അടിച്ചുറപ്പിക്കണം. ഉണങ്ങിയ ഓലമടലാണ് ഏറ്റവും അടിയില്‍ നിരത്തേണ്ടത്. അരയടി കനത്തില്‍ നിരത്തിയ ഓലകള്‍ക്ക് മുകളില്‍ വാഴത്തടയോ ശീമക്കൊന്നയോ കളകളോ ഒരടുക്ക് ചേര്‍ക്കാം. ഇതിനു മുകളിലായി മേല്‍മണ്ണ് തൂകി ക്കൊടുക്കണം. മേമ്പൊടിക്ക് ചാണകവുമാകാം. കുഴി നിറയുന്നതുവരെ ഇതേ രീതി തുടരണം. ദിവസവും നേരിയ നന അത്യാവശ്യം. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ച് നനയ്ക്കുന്നത് നല്ലതാണ്. ചാണകമില്ലെന്ന് കരുതി കമ്പോസ്റ്റില്‍നിന്ന് പിന്മാറേണ്ട കാര്യമില്ല. നമുക്ക് തന്നെ തയ്യാറാക്കാവുന്ന ഇ.എം. ലായനികൊണ്ട് പ്രശ്‌നം പരിഹരിക്കാം. ലാക്ടിക് ആസിഡ് ബാക്ടീരിയ, യീസ്റ്റ്, ഫോട്ടോ ട്രോപിക് ബാക്ടീരിയ തുടങ്ങി ധാരാളം ഉപകാരികളായ സൂക്ഷ്മാണുക്കളുടെ കൂട്ടുകക്ഷിയാണ് ഇ.എം. ഇത് തയ്യാറാക്കാനായി 300 ഗ്രാം വീതം മത്തന്‍, പപ്പായ, മൈസൂര്‍ പഴം എന്നിവ നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഇതില്‍ 100 ഗ്രാം വന്‍പയര്‍ മുളപ്പിച്ച് അരച്ച്‌ചേര്‍ക്കണം. ഇനി ഒരു കോഴിമുട്ട കൂടി അടിച്ചുചേര്‍ക്കണം. ഒന്നരമാസം അടച്ചു സൂക്ഷിച്ച് തയ്യാറാക്കുന്ന ഇ.എം. ലായനി 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നാലഞ്ചു ദിവസത്തിലൊരിക്കല്‍ കമ്പോസ്റ്റ് നനച്ച് കൊടുക്കാം. കമ്പോസ്റ്റിങ് പ്രക്രിയ ത്വരപ്പെടുത്താന്‍ ഇ.എം. ലായനിക്ക് പ്രത്യേക കഴിവുണ്ട്. കുഴി നിറഞ്ഞാല്‍ മേല്‍മണ്ണിട്ട് മൂടണം. മഴവെള്ളവും വെയിലും നേരിട്ട് പതിക്കാതിരിക്കാന്‍ പന്തലിടുന്നത് ഉചിതം. കുഴിയുടെ നാലു ഭാഗത്തും മണ്‍തിട്ടയൊരുക്കിയാല്‍ മഴവെള്ളം കുത്തിയൊലിച്ച് കുഴിയില്‍ പതിക്കില്ല. ഇങ്ങനെ ശ്രദ്ധിക്കുകയാണെങ്കില്‍ നാല് മാസംകൊണ്ട് തെങ്ങോലകമ്പോസ്റ്റ് തയ്യാറാകും. രണ്ട് കുഴികള്‍ എടുക്കുകയാണെങ്കില്‍ ഒന്ന് കമ്പോസ്റ്റിന് വഴിമാറുമ്പോള്‍ അടുത്തതില്‍ പ്രക്രിയ തുടരാം. നേരത്തേ വിവരിച്ച കമ്പോസ്റ്റിന് കാലതാമസമുണ്ടെന്ന് തോന്നുന്നെങ്കില്‍ മണ്ണിരയുടെ സഹായം തേടാം. ടാങ്കോ കുഴിയോ എടുത്ത് മുക്കാല്‍ ഭാഗം ഓലയും ജൈവവസ്തുക്കളും നിറയ്ക്കണം. നനച്ചുവെച്ചാല്‍ ഒരു മാസത്തിനകം ഓല അഴുകിത്തുടങ്ങും. ഇനി മണ്ണിരയുടെ ഊഴമാണ്. ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട മണ്ണിരയായ യൂഡ്രിലസ് യുജിനിയേ ആണ് തെങ്ങോല കമ്പോസ്റ്റാക്കാന്‍ ഉത്തമം. ഈര്‍ക്കില്‍ വരെ പൊടിക്കാന്‍ യൂഡ്രിലസിന് കഴിയും. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍നിന്നും യുഡ്രിലസ് വില്പന നടത്തുന്നുണ്ട്. വെറും രണ്ട് മാസംകൊണ്ട് ചായപ്പൊടി രൂപത്തിലുള്ള മണ്ണിര കമ്പോസ്റ്റ് തയ്യാറാകും. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിപ്രകാരം കൃഷിഭവനുകളില്‍നിന്നും മണ്ണിര കമ്പോസ്റ്റ് ടാങ്കിന് സബ്‌സിഡി നല്‍കിവരുന്നുണ്ട്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം: 04994232894.)
HIGHLIGHTS : പനാജി: 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിക്കും. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ അദ്വാനിയടെ കടുത്ത പനാജി: 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിക്കും. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ അദ്വാനിയടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് മോഡിയെ പാനജിയല്‍ ചേര്‍ന്ന ദേശിയ നിര്‍വാഹകസമിതിയോഗം തിരഞ്ഞെടുപ്പിന്റെ പ്രചരണവിഭാഗം അധ്യക്ഷനായി തിരഞ്ഞെടുത്തത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ രാജനാഥ് സിങ്ങ് പറഞ്ഞു. 10 മിനിറ്റില്‍ മത്തി മുളകിട്ടത് ആര്‍എസ്എസിന്റെ പിന്തുണയാണ് മോദിക്ക് തുണയായത്. മോദിയെ തിരഞ്ഞെടുത്തതോടെ പാനാജിയിലെ ദേശീയനിര്‍വാഹകസമിതിയുടെ വേദിയില്‍ സ്തുതിപാഠകരുടെ ഊഴമായിരുന്നു..അവര്‍ മോഡിയെ വാനോളം പുകഴ്ത്തി. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് വിമുക്തഭാരതമാണ് തന്റെ ലക്ഷ്യമെനനും മോഡി മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. എന്‍ഡിയെയിലെ ഭൂരിപക്ഷം കക്ഷികളും ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ ഐക്യ ജനതാദള്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപിയുടെ അധ്യക്ഷനല്ലേ എന്‍ഡിഎയുടേതല്ലല്ലോ എന്നായിരുന്നു പ്രതികരണം