text
stringlengths
436
255k
നമ്മുടെ പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടമാക്കാനുള്ള മികച്ച മാർഗ്ഗം എന്താണെന്നറിയാമോ? അവരെ നമ്മളിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്യുന്ന പ്രവൃത്തി! ഒരാൾ തനിക്ക് പ്രിയപ്പെട്ട വ്യക്തിയെ ആലിംഗനം ചെയ്യുമ്പോൾ അവർക്കിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. ഉള്ളിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് ആത്മാർത്ഥമായി നൽകുന്ന ആലിംഗനം. മാനസികമായി മാത്രമല്ല ശാരീരികമായി പോലും പല രീതിയിലും ഗുണം ചെയ്യുന്ന ഒരു പ്രക്രിയ ആണിത്. ആലിംഗനം നൽകുന്ന വ്യക്തി തന്റെ സ്നേഹവും വാത്സല്യവുമൊക്കെ പ്രകടിപ്പിക്കുമ്പോൾ, അത് സ്വീകരിക്കുന്നയാൾക്ക് നിമിഷങ്ങൾക്കുള്ളിൽ തന്നെ മെച്ചപ്പെട്ട മാനസിക ആരോഗ്യവും സന്തോഷവും ധൈര്യവുമെല്ലാം ലഭിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ആലിംഗനം ശരീരത്തിന് നൽകുന്ന മാന്ത്രിക ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം. മാനസിക സമ്മർദ്ദം അകറ്റുന്നു സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ ആണ് കോർട്ടിസോൾ. സമ്മർദ്ദം കൂടുമ്പോൾ ഈ ഹോർമോൺ നില ഉയരുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിക്ക് ഈ സമയം ഒരു ആലിംഗനം നൽകി നോക്കൂ.. അവർക്ക് സമ്മർദ്ദത്തിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതായി മനസ്സിലാകും. ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ആലിംഗനം. പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ "നിനക്ക് ഞാനുണ്ട്" എന്ന ചിന്ത പരസ്പരം വളർത്തിയെടുക്കുന്നു. പോസിറ്റിവ് എനർജി കൈമാറാൻ ഇതില്പരം വേറെന്ത് നൽകണം? നല്ല ആരോഗ്യത്തിന് പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ആലിഗനം. ശാരീരികമായ സ്പർശനം മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് വഴി പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലൊരു ആലിംഗനത്തിന് കഴിയുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുമുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇതൊരു മികച്ച മാർഗ്ഗമാണ്. ഭയവും പരിഭ്രാന്തിയും കുറയ്ക്കാൻ നിത്യ ജീവിതത്തിൽ പലപ്പോഴും ദുസ്സഹമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ അനാവശ്യമായ ഭയവും അസ്വസ്ഥതയും വിഷമങ്ങളുമെല്ലാം നമ്മെ വേട്ടയാടും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് നൽകാവുന്ന മികച്ച ഔഷധമാണ് നല്ലൊരു ആലിഗനം. ജോലിക്കുള്ള ഇൻറർവ്യൂവിനു പോകാൻ തയ്യാറെടുക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ സ്കൂളിലെ ആദ്യ ദിവസമാണെങ്കിലോ എല്ലാം ഇത്തരം അവസരങ്ങളിൽ അവർക്ക് ഒരു ആലിംഗനം നൽകി നോക്കൂ, അതുവരെ ഇല്ലാതിരുന്ന ഒരു ധൈര്യം അവരിലേക്ക് താനേ വന്നു ചേരും. ആലിഗനം എന്ന വേദനസംഹാരി അമിതമായ മാനസിക പിരിമുറുക്കം പല തരത്തിലുള്ള ശാരീരിക വേദനകൾക്ക് കാരണമാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരം സന്ദർഭങ്ങളിൽ അവരെ ഒന്ന് ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നത് പേശികൾക്ക് അയവ് വരുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് പല വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കാനും സഹായിക്കും. വിഷാദത്തെ മറികടക്കാൻ നിസ്സഹായത, നെഗറ്റീവ് ആയ ചിന്തികൾ എന്നിവയൊക്കെ പല ആളുകളെയും വിഷാദ രോഗത്തിലേയ്ക്ക് തള്ളിവിടാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആശ്വാസ വാക്കുകളേക്കാൾ ഫലവത്തായി പ്രവർത്തിക്കുന്നത് മുറുകെയുള്ള ഒരു ആലിംഗനമാണ്. ഈ സമയം ശരീരത്തിലെ ഓക്സിടോസിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും അവരിൽ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെറുതോ വലുതോ ആയ ഓരോ ആലിംഗനങ്ങൾക്കും ബന്ധങ്ങളെ ഉലയാതെ പിടിച്ചുനിർത്താനും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുമുള്ള ശക്തിയുണ്ട്. ആലിംഗനം നൽകാൻ വിദഗ്ധൻ ആകണമെന്നൊന്നുമില്ല. പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർത്ത് നിർത്താൻ എന്ത് വൈദഗ്ധ്യം ആണ് വേണ്ടതല്ലേ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ചതും ഹൃദയംഗമമായതുമായ അനുഭവങ്ങൾ പകർന്നു നൽകാൻ ഇത് മാത്രം മതി.
Breaking News: ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ ◆ തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ ◆ തെലങ്കാനയിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ ◆ വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു ◆ ഇത് ലോകകപ്പ് ത്രില്ലർ; സെർബിയയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങി കാമറൂൺ ◆ വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി ◆ ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക് ◆ വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക് ◆ എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ Breaking News Latest News National സി.ആര്‍.പി.സിയും, ഐ.പി.സിയും ഉടൻ പരിഷ്കരിക്കുമെന്ന് കേന്ദ്ര സർക്കാർ Evartha Desk 27 October 2022 സിആര്‍പിസിയും, ഐപിസിയും ഉടൻ പരിഷ്കരിക്കുമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി സിആര്‍പിസി, ഐപിസി പരിഷ്കരണത്തിനായുള്ള കരട് നിര്‍ദേശം പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഹരിയാനയിലെ സൂരജ്കുണ്ഡിൽ, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തൻ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനം കുറഞ്ഞു. മേഖലയില്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. 2024 ആകുമ്പോഴേക്കും രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമായാണ് ബാഴ്‌സലോണ നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയെ കാണുന്നത്. 2022 ജനുവരിയിൽ മൂന്ന് സൈനിംഗുകൾ വരെ ഉണ്ടാകുമെന്ന് ജോവാൻ ലാപോർട്ട പറഞ്ഞു.ബാഴ്‌സലോണയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കാരണം, സൈനിംഗുകളുടെ എണ്ണം നിലവിലെ സ്ക്വാഡിൽ നിന്ന് താരങ്ങൾ പുറത്തു പോവുന്നതിനെ ആശ്രയിച്ചിരിക്കും.ജനുവരിയിൽ ബാഴ്‌സലോണ ഒരു ഫോർവേഡിനെ ടീമിലെത്തിക്കും എന്നുറപ്പാണ്.ആരെയാണ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതെന്ന് വിലയിരുത്താൻ ക്ലബ്ബിന്റെ ബോർഡ് തമ്മിൽ ഉടൻ ഒരു മീറ്റിംഗ് ഉണ്ടാകും. സെർജിയോ അഗ്യൂറോയുടെ ദീർഘകാല അഭാവവും ജനുവരിയിൽ ലുക്ക് ഡി ജോംഗിന്റെ ലോൺ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും കാരണം ബാഴ്സക്ക് ഒരു ഫോർവേഡിനെ ആവശ്യമായി വന്നിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായ മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റ് എപ്പോൾ തിരിച്ചു വരുമെന്നുറപ്പുമില്ല.തങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരു എലൈറ്റ് ലെവൽ സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ അനുവദിക്കില്ലെന്ന് ബാഴ്‌സലോണയ്ക്ക് നിലവിൽ അറിയാം.പകരം കുറഞ്ഞ സൈനിംഗ് ഫീയോ കുറഞ്ഞ വിലയോ മാത്രം നൽകേണ്ട ഒരാളെ ലോണിൽ കൊണ്ടുവരിക എന്നതാണ് ക്ലബ്ബിന്റെ ആശയം. ജനുവരിയിൽ ബാഴ്സയിൽ എത്താൻ സാധ്യതയുള്ള ഒരു താരമാണ് മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റഹീം സ്‌റ്റെർലിംഗ്‌ .പ്രീമിയർ ലീഗിൽ ഇതുവരെ, അദ്ദേഹം ആകെ 376 മിനിറ്റ് മാത്രമാണ് കളിച്ചത് . കൂടുതൽ കളി സമയം കിട്ടാത്തതിൽ താരം നിരാശനാണ്. ടീമിൽ കൂടുതൽ വലിയ പങ്ക് സ്റ്റെർലിംഗ് ആഗ്രഹിക്കുന്നു, ബാഴ്‌സലോണ അത് അദ്ദേഹത്തിന് നൽകാൻ തയ്യാറാണ്.രണ്ട് കളിക്കാരെ കൂടി ബാഴ്‌സലോണ പരിഗണിക്കുന്നുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻസൺ കവാനി, ചെൽസി സ്‌ട്രൈക്കർ ടിമോ വെർണർ എന്നിവരെയാണ് ജനുവരിയിൽ ക്ലബ് ടാർഗറ്റ് ചെയ്യുന്നത്. തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുള്ള യഥാർത്ഥ സെന്റർ ഫോർവേഡായതിനാൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കവാനിക്ക് കൂടുതൽ സാധ്യത കാണുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രായം ഒരു പോരായ്മ ആണെങ്കിലും ആറ് മാസത്തെ കരാറിൽ അയാൾക്ക് ഒരു നല്ല ഓപ്ഷനായിരിക്കാം. ക്രിസ്റ്യാനോയുടെ വരവോടു കൂടി യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞത് ഉറുഗ്വേൻ താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നുണ്ട്‌ . ചെൽസിക്കായി സൈൻ ചെയ്യുന്നതിനുമുമ്പ് ബാഴ്‌സലോണയുടെ കണ്ണിന് കീഴിലായിരുന്ന സ്‌ട്രൈക്കറായ ടിമോ വെർണറും ഒരു ഓപ്ഷനാണ്.റൊമേലു ലുക്കാക്കുവിന്റെ വരവോടു കൂടി വെർണർക്ക് അവസരങ്ങൾ കുറഞ്ഞു തുടങ്ങി.ഈ സീസണിൽ 388 മിനിറ്റ് മാത്രമേ ജർമൻ കളിക്കാനായുള്ളൂ. സാവി പരിശീലക സ്ഥാനം ഏറ്റെടുത്തഹോടെ ടീമിൽ വലിയ മാറ്റങ്ങൾ വരും എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഏതെല്ലാം താരങ്ങൾ ടീമിൽ നിന്നും പുറത്തു പോവുമെന്നും പുതിയ താരങ്ങൾ ടീമിലെത്തുമോ എന്നും കാണേണ്ടതുണ്ട്. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
നമ്മൾ നിരന്തരം കേൾക്കുന്ന ഒരു വാക്കാണ് മരുന്ന് മാഫിയ. ഇംഗ്ലീഷിൽ തത്തുല്യമായ അർത്ഥത്തിൽ Big Pharma എന്നൊരു വാക്കാണ് പൊതുവിൽ കാണാറുള്ളത്. നമ്മുടെ നാട്ടിൽ മരുന്നുമാഫിയ എന്ന വാക്കിനെ പോപ്പുലറാക്കിയത് ഇതരവൈദ്യങ്ങളുടെ വക്താക്കളാണ്. തങ്ങളുടെ അശാസ്ത്രീയവാദങ്ങളുടെ പൊള്ളത്തരം അടിസ്ഥാന ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിമർശിക്കപ്പെടുമ്പോൾ, മഴയത്ത് കടത്തിണ്ണയിലേക്കെന്നപോലെ അവർ ഓടിക്കയറുന്ന ഒരു തണലാണ് മരുന്നുമാഫിയ. അത്തരം സംവാദങ്ങളിലൊക്കെ, പണ്ട് ഇത്തിരി കള്ള് അകത്തുചെന്നപ്പോൾ എന്റെയൊരു ചങ്ങാതി പണ്ട് പറഞ്ഞൊരു ഡയലോഗ് ഓർമവരും: "അന്തരീക്ഷവായുവിന്റെ 0.1 ശതമാനം പോലുമില്ല കാർബൺ ഡയോക്സൈഡ്, അതുകൊണ്ട് ഡി.എൻ.ഏ.യ്ക്ക് ഡബിൾ ഹെലിക്സ് സ്ട്രക്ചറാണല്ലോ!" ലഹരിപ്പുറത്ത്, സംസാരത്തിനിടെയിൽ വിഷയം മാറിപ്പോകുന്നതാണ് സംഭവം. പക്ഷേ ഇവിടെ മെഡിക്കൽ സംവാദത്തിൽ സ്വബോധത്തോടെയാണ് ഇത് സംഭവിക്കുന്നത്. "നേർപ്പിക്കുംതോറും മരുന്നിന്റെ വീര്യം കൂടും, കാരണമെന്തെന്നാൽ അലോപ്പതി മൊത്തം മരുന്നുമാഫിയയാണ് നിയന്ത്രിക്കുന്നത്". അലോപ്പതിയിലെ മരുന്നുമാഫിയയോടുള്ള ധാർമികരോഷം കാരണം നേർപ്പിക്കുമ്പോൾ വീര്യം കൂടിയേക്കാം എന്ന് ഹോമിയോമരുന്ന് സ്വയം തീരുമാനിക്കുന്നതാണ് എന്ന് തോന്നും. ഇജ്ജാതി ലോജിക്കില്ലായ്മ കാരണം അവിടെ ഇത് അഡ്രസ് ചെയ്യാറേയില്ല. അവർക്കില്ലേലും നമുക്ക് ഉളുപ്പ് വേണ്ടേ? ഇവിടെ ആ വിഷയം മാത്രമായിട്ടൊന്ന് പൊക്കിയേക്കാം എന്ന് കരുതി. സത്യത്തിൽ ഈ മരുന്നുമാഫിയ എന്നൊരു സാധനമുണ്ടോ? അതിന്റെ പറയപ്പെടുന്ന ഗുണവിശേഷങ്ങൾ കൊണ്ട് തന്നെ, ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് പറയാൻ കഴിയില്ല എന്നതാണ് ആദ്യത്തെ പ്രശ്നം. കാരണം, ആഗോളതലത്തിലുള്ള, ബില്യൺ കണക്കിന് ഡോളറുകൾ ഒഴുകുന്ന, സംഘടിതമായ, എന്നാൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സാധനമെന്നാണ് ഇതേപ്പറ്റി പൊതുവേ പറയപ്പെടുന്നത്. മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്കും, 'ഇംഗ്ലീഷ് മരുന്ന്' വിൽക്കുന്ന കരുണാ മെഡിക്കൽ സ്റ്റോറിലെ ജോസപ്പേട്ടനെപ്പോലുള്ളവർക്കും ഈ മാഫിയ വാരിക്കോരി കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഉറപ്പില്ല. പിന്നെ, ഹോമിയോ-സിദ്ധ-ആയുർവേദാദികളെ വിമർശിക്കുന്നവർക്കും ഇവർ പണം കൊടുക്കുന്നുണ്ട് എന്നും കേട്ടിട്ടുണ്ട്. പക്ഷേ അതും ഉറപ്പില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനീ തൊണ്ട കീറുന്ന പണിയൊക്കെ വിട്ട് ഫുൾടൈം അതിന് ഇറങ്ങിയേനെ. ഇതിപ്പോ മാഫിയേടെ പറമ്പിലെ പുല്ലും കണ്ട് നമ്മൾ കഷ്ടപ്പെട്ട് കിട്ടിയ ജോലി കളഞ്ഞ് പശൂനെ വാങ്ങാൻ പോയാൽ പണി പാളുമല്ലോ എന്നതുകൊണ്ട് അതിന് ധൈര്യമില്ല. അതുകൊണ്ട് മരുന്നുമാഫിയ ഉണ്ടോ എന്ന് എന്നോട് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ... മരുന്ന് മാഫിയ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചാൽ, എന്റെ ഉത്തരം തോന്നുന്നുണ്ട് എന്നാണ്. ഇത്രേം കാലം ജീവിച്ചതുകൊണ്ട് കിട്ടിയ അനുഭവത്തിന്റേയും, പഠിച്ച കാര്യങ്ങളുടേയും അടിസ്ഥാനത്തിൽ മരുന്നുമാഫിയ പോലെ ഒരു സെറ്റപ്പ് ഉണ്ടാകാൻ ചാൻസുണ്ട് എന്നാണ് തോന്നുന്നത്. പക്ഷേ തെറ്റിദ്ധരിക്കാതിരിക്കാൻ ആദ്യമേ പറയട്ടെ, മുള്ളൻകൊല്ലി വേലായുധന്റെ അരയിലെ കത്തിയെക്കുറിച്ചുള്ള വിവരണം പോലെ, പത്ത് പേരെ ഒറ്റക്കുത്തിന് കൊല്ലാൻ പോന്ന സാധനമെന്ന മട്ടിലുള്ള ഒന്നുമല്ല അത്. 'ആഗോളതലത്തിൽ, പൂർണമായും രഹസ്യമായി പ്രവർത്തിക്കുന്ന ഭീകരസംഘം' എന്ന മട്ടിലുള്ള വിവരണങ്ങളൊക്കെ, നാട്ടിലിതുവരെ ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രഹസ്യപ്ലാനിങ്ങിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ടീമുകളേ വിശ്വസിക്കൂ. രഹസ്യപ്ലാനിൽ ഉൾപ്പെടുന്ന ആളുകളുടെ എണ്ണം കൂടുന്തോറും അത് പൊളിയാനുള്ള സാധ്യതയും കൂടും. അതേപ്പറ്റി മനശാസ്ത്ര പഠനങ്ങൾ തന്നെ നടന്നിട്ടുണ്ട്. ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ബലത്തെ പറ്റിയുള്ള അത്തരമൊരു പഠനം അനുസരിച്ച്, മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് വെറുമൊരു ഗൂഢാലോചനാനാടകം ആയിരുന്നെങ്കിൽ, 4,11,000 ആളുകൾ ചേർന്ന് അമ്പത് വർഷം ആ രഹസ്യം സൂക്ഷിക്കേണ്ടിവരും! (Ref: https://journals.plos.org/plosone/article…) അതൊരു ഉദാഹരണം മാത്രം. പറഞ്ഞുവന്നത്, 'ആഗോളതലത്തിൽ, രഹസ്യമായി, പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മരുന്നുമാഫിയ' എന്ന ചിത്രമൊക്കെ മനസ്സിൽ കൊണ്ടുനടക്കുന്നവർ ഈ എഴുത്ത് ഇതുവരെ വായിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ അധികപ്പറ്റാണ്. അത്തരക്കാർ ദയവായി സമയം പാഴാക്കാതെ സ്റ്റാൻഡ് വിട്ടുപോകുക. ഇവിടത്തെ വിഷയം മെഡിക്കൽ രംഗത്തെ അധാർമിക പ്രവർത്തികളാണ്. കച്ചവടതാത്പര്യങ്ങൾ എത്തിക്കലായുള്ള, നൈതികമായ ചികിത്സാരീതികളെ ദോഷകരമായി ബാധിക്കുന്നുണ്ടാകുമോ എന്ന ചോദ്യമാണ് പ്രസക്തമായത്. അതിൽ സംശയിക്കേണ്ട കാര്യമില്ല. ആത്യന്തികമായി കച്ചവടങ്ങളെ നയിക്കുന്നത് ലാഭേച്ഛയാണ്. അത് മരുന്നായാലും, പച്ചവെള്ളമായാലും. ആരെങ്കിലും ചൈനയെ ബോയ്കോട്ട് ചെയ്താൽ, ചൈന തന്നെ 'Boycott China' എന്ന പോസ്റ്ററുണ്ടാക്കി അവർക്ക് വിൽക്കും എന്നൊരു തമാശ കേട്ടിട്ടില്ലേ? അത് വെറും തമാശയല്ല. പണം എന്നത് എന്ത് വിറ്റാണ് അത് നേടുന്നത് എന്നതിനനുസരിച്ച് വില മാറുന്ന സാധനമല്ല. വിൽക്കാൻ പറ്റുന്ന എന്തും വിൽക്കുക എന്നതാണ് അവിടത്തെ അടിസ്ഥാനയുക്തി. ശാസ്ത്രീയമായ രീതിയിൽ, ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കൃത്യമായി നിലവിലുള്ള കർശനമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു മരുന്ന് നിർമ്മിച്ച് മാർക്കറ്റിൽ എത്തിക്കുക എന്ന് പറയുന്നത് ചെറുകിട സംരംഭകർക്ക് അത്ര എളുപ്പമായ ഒരു കാര്യമല്ല എന്നതാണ് യാഥാർത്ഥ്യം. അതൊരു ബില്യൺ ഡോളർ ഗെയിമാണ്. റിസർച്ച്, പ്രീ-ക്ലിനിക്കൽ ട്രയൽ, പല ഘട്ടങ്ങളായുള്ള ക്ലിനിക്കൽ ട്രയലുകൾ എന്നൊക്കെ പറഞ്ഞ് ആറ് മുതൽ പതിനാല് വർഷം വരെ ശരാശരി നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയുടെ അവസാനമാണ് ഒരു പുതിയ മരുന്ന് വിപണിയിലെത്തുന്നത്. റിസർച്ച് എന്ന ആദ്യ ഘട്ടത്തിൽ പഠനവിധേയമാക്കുന്ന 14,000 കെമിക്കൽ തന്മാത്രകളിൽ ഒരെണ്ണം മാത്രമാണ് അവസാനം വിജയകരമായ മരുന്നായി വിപണിയിലെത്തുന്നത് എന്നാണ് കണക്ക്. അപ്പോ ആ ഒരു മരുന്ന് വിറ്റാൽ കിട്ടുന്ന ലാഭം കൊണ്ട് വേണം, അതിന്റെയും, അതിനോടൊപ്പം റിസർച്ച് ചെയ്യപ്പെട്ട് പല ഘട്ടങ്ങളിൽ പരാജയപ്പെട്ട മറ്റ് പതിനായിരക്കണക്കിന് തന്മാത്രകളുടേയും ചെലവ് മീറ്റ് ചെയ്യാൻ. അതാണ് ചെറുകിട സംരംഭകർക്ക് പരിമിതികളുണ്ടാകും എന്ന് പറഞ്ഞത്. കോടികളുടെ മുടക്കുള്ള ഈ പരിപാടിയ്ക്ക് അതുകൊണ്ട് തന്നെ പോരായ്മകളുണ്ട്. മലേരിയ എന്ന രോഗത്തിന്റെ ഉദാഹരണം എടുക്കൂ. അതിന് നിലവിലുള്ള മരുന്നുകളെക്കാൾ ഫലപ്രദമായ മരുന്നുകൾ നിർമിക്കാനുള്ള ഗവേഷണങ്ങൾ വളരെ കുറച്ചേ നടക്കുന്നുള്ളൂ എന്നാണറിവ്. എന്താണ് കാരണം? മലേറിയ പ്രധാനമായും ബാധിക്കുന്നത് സമൂഹത്തിൽ താഴെക്കിടയിലുള്ള മനുഷ്യരെയാണ്. ഇത്രേം വർഷങ്ങൾ കൊണ്ട്, ഇത്രയും കോടികൾ മുടക്കി മരുന്ന് ഉണ്ടാക്കിയെടുത്താൽ, അതിനെ പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലയ്ക്ക് വിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് സ്വകാര്യ മരുന്നുകമ്പനികൾ ആ രംഗത്ത് വലിയ താത്പര്യമെടുക്കില്ല. അപ്പോഴാണ് സർക്കാരുകൾ ഇത്തരം ഗവേഷണങ്ങൾക്ക് പണം ചെലവാക്കേണ്ടതിന്റെ ആവശ്യം ഉറക്കെ പറയേണ്ടത്. (കോവിഡിന് ഈ പ്രശ്നം വരില്ല, കാരണം അത് ശതകോടീശ്വരൻമാരെ വരെ ബാധിക്കാം എന്ന് നാം കാണുന്നുണ്ട്) ഇനി ഈ ചർച്ചയുടെ മർമപ്രധാനമായ ഭാഗത്തേയ്ക്ക് വരാം. കോടികളുടെ ബിസിനസ് ആണ് മരുന്നുനിർമ്മാണം എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് ഈ കുത്തക കമ്പനികളെല്ലാം അലോപ്പതി എന്ന പരിഹാസപ്പേരിൽ വിളിക്കപ്പെടുന്ന ആധുനികവൈദ്യത്തിൽ മാത്രം നോട്ടമിടുന്നത്? (മറ്റിടത്തൊന്നും കുത്തകകളില്ല എന്നത് തന്നെ കള്ളത്തരമാണ്, അത് വേറെ) നിങ്ങൾ ഒരു കുത്തകമുതലാളി ആണെന്ന് കരുതുക. നിങ്ങൾക്ക് മരുന്ന് നിർമിക്കാൻ ഒരു പ്ലാനുണ്ട്. മുന്നിലുള്ള ഓപ്ഷൻസ് പരിശോധിക്കാം: 1. ഒരിടത്ത്, സർക്കാരുകൾ വഴി നൂറുകൂട്ടം നിയന്ത്രണങ്ങൾ ഉള്ള, വർഷങ്ങളുടെ റിസർച്ച് കൊണ്ട് മാത്രം വികസിപ്പിക്കാൻ കഴിയുന്ന, 'പാർശ്വഫലങ്ങൾ' ഒരുപാടുള്ള ആധുനികവൈദ്യത്തിലെ മരുന്നുകൾ. 2. മറുഭാഗത്ത്, ഇന്ന് പുതിയൊരു രോഗം വന്നാൽ നാളെ വിപണിയിലെത്തിക്കാവുന്ന, ഇൻഡ്യപോലുള്ള വലിയ രാജ്യങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ വിൽക്കാവുന്ന, യാതൊരു പാർശ്വഫലവും ഇല്ലാത്ത, രോഗത്തെ 'വേരോടെ പിഴുതുകളയുന്ന', മാജിക്കലായിട്ടുള്ള മരുന്നുകൾ. നിങ്ങൾ ഇതിൽ ഏത് തെരെഞ്ഞെടുക്കും? ഇത് രണ്ടും കണ്ടിട്ട് നിങ്ങൾ ആദ്യത്തേതാണ് തെരെഞ്ഞെടുക്കുന്നത് എങ്കിൽ, രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ട് കാണാവുന്നത്. 1. നിങ്ങൾക്ക് തലയ്ക്കെന്തോ തകരാറുണ്ട്, പണം പൊട്ടിച്ചുകളയുന്നത് നിങ്ങൾക്കൊരു ഹരമാണ്. 2. മേൽപ്പറഞ്ഞ രണ്ടാമത്തെ ഓപ്ഷൻ വെറും തള്ളാണെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ട്. മരുന്നുകമ്പനികളെ സംബന്ധിച്ച് ഇതിൽ ഏത് കാരണമാണഅ പ്രസക്തമായത് എന്നെനിക്കറിയില്ല. പക്ഷേ ആദ്യത്തേതാകാൻ സാധ്യതയില്ല, കാരണം അങ്ങനെയെങ്കിൽ നിങ്ങളൊരു കുത്തകക്കമ്പനിയുടെ ഉടമയാവില്ലായിരുന്നു. കുത്തകകൾ പണം എവിടെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നത് ആഴത്തിലുള്ള പഠനത്തിന് ശേഷമാണ്. നേർപ്പിക്കുമ്പോൾ മരുന്നിന്റെ വീര്യം കൂടും എന്നൊക്കെ കേട്ടാൽ അതിൽ നോട്ടമിടാൻ മാത്രം ഗതികെട്ട കുത്തകകൾ ലോകത്തില്ലാത്തതിന് നമുക്കെന്ത് ചെയ്യാൻ പറ്റും? അഞ്ചാറ് ബന്ധുക്കൾക്കും മൂന്നാല് കൂട്ടുകാർക്കും അരിമ്പാറ മാറിയതിന്റേയും കുട്ടിയുണ്ടായതിന്റേയു അനുഭവം വെച്ചോ, പത്രത്തിൽ വരുന്ന വാർത്ത കണ്ടോ ഇത്തരം വിഡ്ഢിത്തങ്ങളിൽ വിശ്വസിച്ച് കോടികൾ എടുത്ത് വീശാൻ മാത്രം കിളിപോയ കുത്തകകൾ ഇനി ഉണ്ടായാലേ ഉള്ളൂ. അപ്പോൾ കുത്തകതാത്പര്യങ്ങൾ കാരണമുള്ള ദോഷങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ഒരു ചികിത്സാരംഗമുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി മരുന്ന് നിർമിക്കുന്ന, ഫലപ്രദമാണെന്ന് ഉറപ്പുള്ള, ആധുനികവൈദ്യത്തിലേ ഉള്ളൂ. ദൈവം പോലും കൈക്കൂലിയിൽ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ, ആ പ്രശ്നം നന്നായി തന്നെ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. (ഞാൻ മെഡിക്കൽ രംഗത്തുള്ള ആളല്ലാത്തതിനാൽ, മറ്റിടങ്ങളിൽ കാണുന്നത് മെഡിക്കൽ രംഗത്തും കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നേ എനിക്ക് പറയാനാകൂ.) അതിന് എന്താണ് പരിഹാരം? നിയമസംവിധാനങ്ങൾ കുറ്റമറ്റതാക്കുക, ശക്തമായ നിരീക്ഷണസംവിധാനങ്ങൾ നടപ്പിൽ വരുത്തുക, എന്നിങ്ങനെ സാമൂഹികമായ മാറ്റങ്ങളിലൂടെ മാത്രമേ അത് നിയന്ത്രിക്കാനാവൂ. അതിനാണ് ഇവിടെ സർക്കാരിനെ തെരെഞ്ഞെടുക്കുന്നത്. അവരത് ചെയ്തില്ലെങ്കിൽ അവരോടത് ചോദിക്കണം, അവരെക്കൊണ്ട് അത് ചെയ്യിക്കണം. മനസിലാക്കാൻ എളുപ്പമുള്ള ഉദാഹരണം കൊണ്ട് പറഞ്ഞാൽ, അരിയിൽ കല്ലുണ്ട് എന്ന് കണ്ടാൽ, കല്ലില്ലാത്ത അരി ലഭ്യമാക്കാനുള്ള മാർഗങ്ങളാണ് തലയ്ക്ക് വെളിവുള്ളവർ അന്വേഷിക്കുക. അല്ലാതെ, 'എന്നാപ്പിന്നെ ഇനി അരി നിരോധിച്ചിട്ട്, ചാണകം തിന്നുതുടങ്ങാം, അതിലാകുമ്പോൾ മായമില്ലല്ലോ' എന്നല്ല ചിന്തിക്കുക. പക്ഷേ... ചാണകം തിന്നാൻ തയ്യാറായ മനുഷ്യരുള്ള ഒരു നാട്ടിൽ അരി നിരോധിച്ച് ചാണകം വില്പിക്കുന്ന മാഫിയയും ഉണ്ടാകും. നേരത്തേ പറഞ്ഞല്ലോ, പണം എന്ന സാധനം അത് എന്തുവിറ്റിട്ട് കിട്ടിയതാണ് എന്നതനുസരിച്ച് വില മാറുന്ന ഐറ്റമല്ല. ലോകത്തെ ഏറ്റവും വലിയ മരുന്നുകമ്പനികളിൽ ഒന്നായ GlaxoSmithKline തങ്ങളുടെ അന്റാസിഡ് ഉൽപ്പന്നമായ Eno, ഇൻഡ്യയിൽ മാത്രം 'Ayurvedic proprietary medicine' എന്ന് ലേബലടിച്ച് വിൽക്കുന്നത് എന്തുകൊണ്ടായിരിക്കും? പതയുള്ള അഞ്ജലിയും താമരകസ്തൂരിയും റോഡ്സൈഡിൽ തട്ടടിച്ച് എൽ.ഈ.ഡി. ബൾബിന്റെ വെട്ടത്തിൽ മരുന്ന് വിൽക്കുന്ന കമ്പനികളല്ലല്ലോ അല്ലേ? ഹോമിയോക്കാര് ക്ഷമിക്കണം. നിങ്ങടെ സിദ്ധാന്തങ്ങൾ വെച്ച് എന്തെങ്കിലും പാങ്ങുണ്ടായിരുന്നെങ്കിൽ, പറയാനെങ്കിലും പരിചയമുള്ള രണ്ട് 'മിനി മാഫിയ'കൾ നിങ്ങൾക്കും കിട്ടിയേനെ. Sorry for that...
രാമന്‍ ചോദിച്ചു: മഹാത്മന്‍, അങ്ങു പറഞ്ഞു വിഷ്ണുഭഗവാന്റെ കൃപയാലാണ് പ്രഹ്ലാദന് പ്രബുദ്ധത കൈവന്നതെന്ന്. എല്ലാക്കാര്യങ്ങളും സ്വപരിശ്രമങ്ങളാലാണ് സാധിക്കുകയെങ്കില്‍ വിഷ്ണു കൃപ കൂടാതെ തന്നെ അദ്ദേഹത്തിനു പ്രബുദ്ധനാവാന്‍ കഴിയുമായിരുന്നില്ലേ? വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും പ്രഹ്ലാദന്‍ എന്തെല്ലാം നേടിയോ അതെല്ലാം സ്വപ്രയത്നഫലമായാണ്. കാരണം വിഷ്ണു ആത്മാവാണ്. ആത്മാവ് വിഷ്ണുവും. വാക്കുകള്‍ അവയുടെ സ്വതവേയുള്ള പരിമിതികളോടെ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ധാരണാ വ്യത്യാസമാണ് ഈ ചിന്താക്കുഴപ്പത്തിന് കാരണം. പ്രഹ്ലാദനിലെ ആത്മാവാണല്ലോ അദ്ദേഹത്തില്‍ വിഷ്ണുഭക്തി ഉണ്ടാക്കിയത്. പ്രഹ്ലാദന്‍ വിഷ്ണുഭാഗവാനില്‍ നിന്നും, അതായത് തന്റെ തന്നെ ആത്മാവില്‍ നിന്നും ആത്മാന്വേഷണത്വര ഉണ്ടാകണം എന്നൊരു വരമാണ് വാങ്ങിയത്. കാരണം അപ്രകാരമുള്ള അന്വേഷണമാണല്ലോ ആത്മജ്ഞാനത്തില്‍ കലാശിക്കുക. ചിലപ്പോള്‍ ഇപ്രകാരം ഉള്ള സ്വപ്രയത്നത്താല്‍ ജ്ഞാനോദയമുണ്ടാവും. മറ്റു ചിലപ്പോള്‍ ഈ പ്രയത്നം വിഷ്ണുവിനോടുള്ള തീവ്രഭക്തിയായും പ്രകടമാവും അങ്ങനെയും പ്രബുദ്ധത കൈവരിക്കാം. ഏറെക്കാലം വിഷ്ണുഭക്തിയോടെ ജീവിച്ചാലും ആത്മജ്ഞാനനിരതനല്ലാത്ത ഒരാള്‍ക്ക് പ്രബുദ്ധതയെന്ന വരം അദ്ദേഹം കൊടുക്കുകയില്ല. അതുകൊണ്ട് ആത്മജ്ഞാനത്തിനു ആദ്യമായി വേണ്ടത് ആത്മാന്വേഷണം തന്നെയാണ്. ആനുഗ്രഹം, കൃപ തുടങ്ങിയ കാര്യങ്ങളെല്ലാം രണ്ടാമത് വരുന്നവയാണ്. അതുകൊണ്ട് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആത്മീയപാതയില്‍ സഞ്ചരിച്ച് മനസ്സിനെ അത്മാന്വേഷണത്തിലേയ്ക്ക് ഉന്മുഖമാക്കിയാലും. സ്വപ്രയത്നത്തെ ആശ്രയിച്ച് സംസാരസാഗരത്തെ കടന്നു മറുകരയെത്തുക. സ്വപ്രയത്നം കൂടാതെ തന്നെ വിഷ്ണുദര്‍ശനം കിട്ടുമെന്നാണ് നീ കരുതുന്നതെങ്കില്‍ പക്ഷിമൃഗാദികള്‍ക്ക് ആ ദര്‍ശനം അദ്ദേഹം നല്‍കാത്തതെന്തുകൊണ്ടാണ്? ഗുരുകൃപ കൊണ്ട് മാത്രം ഒരുവനെ ഉയര്‍ത്തിക്കൊണ്ടുവരാം എന്നുണ്ടെങ്കില്‍ ആ ഗുരു എന്തുകൊണ്ടാണ് ഒരു കാളയ്ക്കോ ഒട്ടകത്തിനോ ഈ സൌഭാഗ്യം നല്‍കാത്തത്? മനസ്സിനെ പൂര്‍ണ്ണമായി അടക്കി സ്വപ്രയത്നം കൊണ്ട് മാത്രമേ എന്തും നേടുവാനാവൂ. ഈശ്വരന്‍, ഗുരു, ധനം എന്നല്ല, മറ്റൊന്നിനും സ്വപ്രയത്നത്തിനു പകരം നില്‍ക്കാനാവില്ല. എല്ലാ മാനസീകോപാധികളുടേയും നിറഭേദങ്ങളൊഴിഞ്ഞ മനസ്സും ഉറച്ച ആത്മനിയന്ത്രണവും വഴി നേടാന്‍ കഴിയാത്ത ആ തലം മറ്റൊരു മാര്‍ഗ്ഗം വഴിയും സ്വായത്തമാക്കാന്‍ കഴിയുകയില്ല തന്നെ. “അതുകൊണ്ട് ആത്മാവിനെ ആത്മാവില്‍ത്തന്നെ ആദരിക്കുക. പൂജിക്കുക. അങ്ങനെ ആത്മാവില്‍ത്തന്നെ ആത്മാവായി സ്വയം അടിയുറപ്പിക്കുക.” ആത്മാന്വേഷണ പാതയില്‍ നിന്നും വ്യതിചലിച്ചും, ശാസ്ത്രപഠനത്തില്‍ വിമുഖരായും നില്‍ക്കുന്നവരെ നന്മയിലേയ്ക്ക് തിരിക്കാനാവണം വിഷ്ണു ഭഗവാനോടുള്ള ഭക്തിയും അതിനുള്ള പൂജകളും ഒരു പ്രസ്ഥാനമായി മഹാത്മാക്കള്‍ സ്ഥാപിച്ചിരിക്കുന്നത്. നിസ്തന്ദ്രമായ, മനസ്സുറപ്പുള്ള, ആത്മാന്വേഷണമാണ് ഉത്തമം. അതില്ലാത്ത പക്ഷം മറ്റു മാര്‍ഗ്ഗങ്ങളാവാം എന്ന് മാത്രം. ഇന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും വരുതിയിലായാല്‍പ്പിന്നെ പൂജാദികള്‍കൊണ്ടെന്തു കാര്യം? ആത്മാന്വേഷണം വഴിയുണ്ടാവുന്ന പ്രശാന്തത കൂടാതെ വിഷ്ണുഭക്തിയോ ആത്മജ്ഞാനമോ ഉണ്ടാവുക അസാദ്ധ്യം. അതുകൊണ്ട് ആത്മാന്വേഷണം തുടരുക. അനാസക്തി പരിശീലിക്കുക. അങ്ങനെ ആത്മാവിനെ പൂജിക്കുക. ഇതില്‍ എത്രത്തോളം വിജയിക്കുന്നുവോ നിനക്ക് അത്രതന്നെ പൂര്‍ണ്ണത്വം പ്രാപിക്കാം. അതില്ലെങ്കില്‍ നിന്റെ ജീവിതം ഒരു കാട്ടുകഴുതയുടേതില്‍ നിന്നും വിഭിന്നമല്ല.
ജനനമാണ് മരണത്തിന്റെ കാരണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ജനനം മരണത്തെ നിര്‍ബന്ധമാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എല്ലാ ആത്മാക്കളും മരണം രുചിക്കും.’ (3:185) പ്രവാചകന്‍ പറഞ്ഞു: ‘ചെരുപ്പിന്റെ വാറ് കാലിനോടടുത്ത് കിടക്കുന്ന പോലെ മരണം നമ്മോടടുത്ത് കിടക്കുന്നു.’ മരണത്തെ മറികടക്കാന്‍ ജനിച്ചവര്‍ക്കാവില്ല. ജനനം ജീവിതത്തിലേക്കും ജീവിതം മരണത്തിലേക്കും നിര്‍ബന്ധിക്കുന്നു. അത് കുട്ടികളെയും വൃദ്ധരേയും സമീപിക്കും; പണ്ഡിതനേയും പാമരനെയും പിടികൂടും, കൊട്ടാരത്തിലും കുടിലിലും പ്രവേശിക്കും, ഡോക്ടറെയും രോഗിയെയും കീഴടക്കും. അനുയായികളാല്‍ ദൈവമാണെന്ന് പറയപ്പെട്ടവരോ സ്വയം ദൈവമാണെന്നവകാശപ്പെട്ടവരോ മരണത്തെ ഇന്നേവരെ പ്രതിരോധിച്ചിട്ടില്ല. ഹൃദ്രോഗവിദഗ്ദന്‍ ഹൃദ്രോഗം മൂലം മരണമടയുന്ന സംഭവങ്ങള്‍ ജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യന്റെ നിസ്സഹായതക്കാണ് അടിവരയിടുന്നത്. ജീവിതം സാധ്യമാക്കുന്ന എല്ലാ അനുഗ്രങ്ങളോടൊപ്പവും മരണത്തിന്റെ നിഗ്രഹ സാധ്യതയും പതിയിരിപ്പുണ്ട്. ജീവജലം തരുന്ന മഴ പേമാരിയായാല്‍, ജീവവായു കൊടുംകാറ്റായാല്‍, സൂര്യപ്രകാശം അത്യുഷ്ണമായാല്‍ മരണം വിതക്കപ്പെടും. ഉണ്ണിയപ്പം തൊണ്ടയില്‍ കുടുങ്ങിയും ഗുളിക തൊണ്ടയില്‍ കുടുങ്ങിയുമൊക്കെയുണ്ടായ മരണവാര്‍ത്തകള്‍ അന്നത്തിലും മരുന്നിലും വരെ മരണമുണ്ടെന്ന യാഥാര്‍ഥ്യത്തെയാണ് വിളിച്ചോതുന്നത്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും ചുരുക്കത്തില്‍, ജീവിത യാത്രയിലെ എല്ലാ വളവു തിരിവുകളിലും മരണം പതിയിരിക്കുന്നു. ആധുനിക മനുഷ്യന്റെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിലെ കലണ്ടറില്‍ അവന്റെ മരണ തിയ്യതി രേഖപ്പെടുത്തിയിട്ടുണ്ടത്രെ. തിയ്യതി ഏതാണെന്നറിയില്ലെന്നു മാത്രം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘.’ (4:78) ഈ മരണം പക്ഷേ, നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും ഒരു പോലെ പിടികൂടുന്നു. സല്‍കര്‍മിയും ദുഷ്‌കര്‍മിയും മരിക്കുന്നുണ്ട്. അതിനര്‍ഥം മരണം ഒരു ശിക്ഷയല്ല, ജനിച്ചതിന്റെ അനിവാര്യതയാണെന്നാണ്. അതുകൊണ്ടുതന്നെ മരണത്തെ മുമ്പില്‍ കണ്ടുകൊണ്ടു വേണം ജീവിക്കാന്‍. മരണസ്മരണ ജീവിതത്തിനൊരു കടിഞ്ഞാണാണ്. കടിഞ്ഞാണില്ലാത്ത ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയും. സന്മാര്‍ഗ ജീവിതത്തിന്റെ അടിസ്ഥാനമത്രെ ഇഛാനിയന്ത്രണം. കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ മനുഷ്യന്‍ അവന്റെ ദേഹേഛകളെ അഴിച്ചുവിടുമ്പോഴാണത്രെ മനുഷ്യന്‍ ‘താന്തോന്നി’യാകുന്നത്. അതുകൊണ്ടാണ് സന്മാര്‍ഗ ജീവിതം പഠിപ്പിക്കാന്‍ നിയോഗിതനായ പ്രവാചകന്‍ ഇങ്ങനെ ഓര്‍മപ്പെടുത്തിയത്: ‘സുഖങ്ങളുടെ അന്തകനെ നിങ്ങള്‍ ഏറെ ഏറെ സ്മരിക്കുവിന്‍.’ ‘സത്ത്’ പോയത് അഥവാ ചത്ത് പോയതത്രെ ശവം. മരിക്കുന്നതോടെ ഉത്തരവാദപ്പെട്ടവര്‍ ശവം മറമാടുന്നു. അതോടെ അത് മണ്ണിനു വളവും പുഴുക്കള്‍ക്ക് തീറ്റയുമാകുന്നു. ഇത് ശവത്തിന്റെ പരിണതിയാണ്. ജീവിക്കുമ്പോള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ക്കും ദുഷ്‌കര്‍മങ്ങള്‍ക്കും ഉത്തരവാദി ശവമല്ല; ‘സത്താ’ണ്. അതിന്റെ അവസ്ഥയോ? സല്‍കര്‍മിയുടെയും ദുഷ്‌കര്‍മിയുടെയും ശവം മണ്ണിനു വളമാണ്. പക്ഷേ, അവരുടെ ‘സത്തി’ന്റെ പരിണതി ഒരുപോലെയാകുമോ? പിന്‍കുറി: ആരാധനകളധികരിപ്പിച്ചതിനാല്‍ ശരീരം ശോഷിച്ചതുകണ്ട് അല്‍ഭുതം കൂറിയ കര്‍മശാസ്ത്ര പണ്ഡിതനോട് ഇസ്‌ലാമിക ഭരണാധികാരിയായിരുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ പ്രതികരണം: ‘ഹേ മനുഷ്യാ എന്റെ ഖബറില്‍ മൂന്നു ദിവസം കഴിഞ്ഞ് എന്നെ കാണുകയാണെങ്കില്‍ വീര്‍ത്ത് പൊട്ടിയ കവിള്‍ തടങ്ങളില്‍കൂടി ചോര ഒഴുകുന്നുണ്ടായിരിക്കും. പല്ലുകള്‍ പുറത്താക്കിക്കൊണ്ട് രണ്ട് ചുണ്ടുകള്‍ ചുങ്ങിചുരുങ്ങിയിട്ടുണ്ടാവും. വായില്‍നിന്നും മൂക്കില്‍നിന്നും ചെവിയില്‍നിന്നും ചോരയും ചോരകലര്‍ന്ന ചലവും പൊട്ടിയൊഴുകുന്നാണ്ടാവും. വായയും വയറും വീര്‍ത്തു പൊട്ടിയിട്ടുണ്ടാവും. വയര്‍ വീര്‍ത്ത് നെഞ്ച് പൊന്തിയിട്ടുണ്ടാവും. ഗുദത്തില്‍കൂടി മുതുകെല്ല് പുറപ്പെടുകയും മൂക്കിന്റെ ദ്വാരത്തില്‍കൂടി പുഴുക്കളും ചലവും പുറപ്പെട്ടിട്ടുണ്ടായിരിക്കും. അപ്പോള്‍ താങ്കള്‍ ഇതിനേക്കാള്‍ അല്‍ഭുതം കൂറുമായിരുന്നു.”
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
(അ)സത്യവാങ്മൂലം നല്കിയ വാര്‍ത്തയ്ക്ക് ഏതാണ്ട് കോടതിയുടെ വിധിതീര്‍പ്പുപോലെ മുഖ്യധാര പത്രങ്ങള്‍ ആദ്യ പേജിലാണ് ഇടം നല്കിയത്. പാവം പത്രപ്രവര്‍ത്തകര്‍ അവര്‍ക്ക് അവരുടെ അധികാരികളെ അനുസരിക്കാതെ പറ്റുകയില്ലല്ലോ. അധികാരികളാണെങ്കില്‍ സ്വാധീനവും പണവുമുള്ളവരുടെ വലയത്തിലാണുതാനും. ടി.ജെ.എസ്സിന്റെ ഭാഷയില്‍, ''പണ്ട് പത്രക്കാര്‍ക്കുണ്ടായിരുന്ന സ്വാതന്ത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു.'' ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാരുടെ ഏകാധിപത്യപ്രവണതയും സ്വജനപക്ഷപാതവും ഒരു രാജ്യത്തെ എപ്രകാരം നശിപ്പിക്കാം എന്നതിന് തെളിവാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക. പട്ടിണിയിലായ ജനങ്ങള്‍ അവസാനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കയറി കാട്ടിക്കൂട്ടിയ ലഹളകള്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും നല്ലൊരു പാഠമാണ്. പക്ഷേ, അധികാരത്തിന്റെയും പണത്തിന്റെയും സുഖം അനുഭവിക്കുന്ന രാഷ്ട്രീയ നേതാക്കാളും സമുദായ നേതാക്കളുമൊക്കെ ജീവിതത്തിലെ അനുഭവങ്ങളെ വായിച്ചെടുക്കാന്‍ മെനക്കെടാറില്ല. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം കാര്യസാധ്യത്തിനായി അധികാരത്തെയും അധികാരികളെയും അന്ധമായി അനുസരിക്കുക എന്ന തലത്തിലേക്കു തരംതാഴ്ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റു ചെയ്യപ്പെട്ട ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണമുള്ള ടി.ജെ.എസ്. ജോര്‍ജുമായുള്ള അഭിമുഖം വായിക്കാനിടയായി. ഇന്ത്യയിലെ ഇന്നത്തെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മറ്റും ടി.ജെ.എസ്സിന്റെ ചിന്തകള്‍ നമ്മെ പ്രകോപിക്കുകയും സംഭ്രമപ്പെടുത്തുകയും ചെയ്യും. പത്രങ്ങള്‍ക്ക് ഇന്ന് രാഷ്ട്രീയക്കാരെ പേടിക്കണം, സമുദായ നേതാക്കന്മാരെ പേടിക്കണം, പരസ്യക്കാരെ പേടിക്കണം. പിന്നെ എങ്ങനെ അവര്‍ സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാവല്‍ നായ്ക്കളാകും. അവര്‍ സ്വാധീനമുള്ളവര്‍ക്കായി കുരയ്ക്കുന്നവരായി അധഃപതിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഈയിടെ കേരള സര്‍ക്കാര്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കേസില്‍ ഒരു സത്യവാങ്മൂലം നല്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം അസത്യമാണെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. കാരണം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടു കേസിലെ കള്ളത്തരങ്ങളും ക്രമക്കേടുകളും പകല്‍ പോലെ വെളിച്ചത്തുള്ളതും എല്ലാം ഡോക്കുമെന്റു ചെയ്തിട്ടുള്ളതുമാണ്. ഈ കേസിനെക്കുറിച്ച് ശാസ്ത്രീയമായും ആധികാരികമായും പഠിച്ച എല്ലാ കമ്മീഷനുകളും അവരുടെ റിപ്പോര്‍ട്ടില്‍ എല്ലാ സത്യങ്ങളും എഴുതി വച്ചിട്ടുണ്ട്. മാത്രവുമല്ല ഭൂമി വില്പനയിലെ ക്രമക്കേടുകള്‍ക്കും ഭൂമി വാങ്ങിയതിലെ കള്ളപ്പണമിടപാടിനും എറണാകുളം-അതിരൂപതയ്ക്കു ഭീമമായ തുക ഏകദേശം 6 കോടി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് പിഴയിട്ടതുമാണ്. എന്നിട്ടും (അ)സത്യവാങ്മൂലം നല്കിയ വാര്‍ത്തയ്ക്ക് ഏതാണ്ട് കോടതിയുടെ വിധിതീര്‍പ്പുപോലെ മുഖ്യധാര പത്രങ്ങള്‍ ആദ്യപേജിലാണ് ഇടം നല്കിയത്. പാവം പത്രപ്രവര്‍ത്തകര്‍ അവര്‍ക്ക് അവരുടെ അധികാരികളെ അനുസരിക്കാതെ പറ്റുകയില്ലല്ലോ. അധികാരികളാണെങ്കില്‍ സ്വാധീനവും പണവുമുള്ളവരുടെ വലയത്തിലാണുതാനും. ടി.ജെ.എസ്സിന്റെ ഭാഷയില്‍, ''പണ്ട് പത്രക്കാര്‍ക്കുണ്ടായിരുന്ന സ്വാതന്ത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു.'' അഴിമതികളെക്കുറിച്ചുള്ള വാര്‍ത്താവതരണത്തിലും അഴിമതിയുണ്ടെന്നതാണു വാസ്തവം. പ്രബുദ്ധ കേരളത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നിയമനങ്ങളും എങ്ങനെയാണ് ഭരിക്കുന്നവരും രാഷ്ട്രീയക്കാരും സ്വാധീനിക്കുന്നത് എന്നു നോക്കുക. എന്തെല്ലാം അഴിമതികള്‍, എന്തെല്ലാം കള്ളത്തരങ്ങള്‍. എല്ലാം മാധ്യമങ്ങളില്‍ രണ്ടു ദിവസത്തെ ആയുസ്സുള്ള വാര്‍ത്തകള്‍ മാത്രം. എന്ത് അഴിമതിയും അക്രമവും മലയാളികള്‍ മറക്കും. സോഷ്യല്‍ മീഡിയായില്‍ വരുന്ന പച്ച നുണകഥകള്‍ മലയാളി വിശ്വസിക്കും. ഫോര്‍ വേഡു ചെയ്യും. സത്യം പറയുന്നവരെ വിമതരാക്കുകയും നുണപറയുന്നവരെ വിശുദ്ധരാക്കുകയും ചെയ്യുന്ന മലയാളികളുടെ ചിന്തകളില്‍ നിന്നും പോലും സത്യവും നീതിയും ഒക്കെ ഇറങ്ങി പോയിക്കൊണ്ടിരിക്കുന്നു. സത്യത്തിന്റെ ആള്‍രൂപങ്ങളാകേണ്ട നേതാക്കന്മാര്‍ സഭയിലും സമൂഹത്തിലും അഴിമതിയില്‍ മുങ്ങി നിവരുമ്പോള്‍ രാഷ്ട്രീയക്കാര്‍ മതവിശ്വാസത്തെയും മതസംഹിതകളെയും അവരുടെ കസേരകള്‍ക്ക് ഉറപ്പു നല്കാനായി ഉപയോഗിക്കുന്നു. ഫുള്‍സ്റ്റോപ്പ്: പോത്തിന് എന്ത് ഏത്തവാഴ എന്ന നിലയിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന് കത്തോലിക്കാ സഭ. അത് നശിച്ചു ഇല്ലാതാകുന്നതിന് എന്ത് അസത്യവാങ്മൂലവും കൊടുക്കും. അതേ തുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളില്‍ അവര്‍ ഹര്‍ഷ പൂളകിതരാകും.
ചിത്രമെഴുത്തിന്റെ തമ്പുരാൻ രാജാരവിവർമ വിടപറഞ്ഞിട്ട് ഒക്ടോബർ രണ്ടിന് 114 വർഷം തികയുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ചിത്രകലാ ജീവിതത്തിലൂടെ ചരിത്രകാരൻ എം.ജി. ശശിഭൂഷൺ നടത്തിയ യാത്ര . സമ്പാദനം ആർ.ശശിശേഖർ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ പുനർജനിച്ച ദേശീയതയുടെ ഉണർവിന് സാംസ്കാരിക അടിത്തറ ഒരുക്കുന്നതിൽ രാജാ രവിവർമയുടെ ചിത്രങ്ങൾ വഹിച്ച പങ്ക് നിർണായകമായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അപ്രമാദിത്തത്തിൽ ആത്മാവ് നഷ്ടപ്പെട്ട നാളുകളിൽ ഒരു ജനതയെ ഉറക്കത്തിൽ‌നിന്ന് ഉണർത്തുന്നതായിരുന്നു അത്. ബങ്കിം ചന്ദ്ര ചാറ്റർജിയെയും വിവേകാനന്ദനെയും ടഗോറിനെയും പോലെ രവിവർമയും ബ്രിട്ടിഷ് റസിഡന്റുമാരുടെയും വൈസ്രോയിമാരുടെയും വെള്ളക്കാരായ ഉദ്യോഗസ്ഥ പ്രമാണിമാരുടെയും സുഖലോലുപരായ രാജാക്കന്മാരുടെയും ഛായാചിത്രങ്ങൾ വരച്ചു കൊണ്ടായിരുന്നു രവിവർമയുടെയും തുടക്കം. ഏറെ വൈകാതെ കലാകാരൻ പുരാണേതിഹാസങ്ങളിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലേക്കും ദേശീയ നേതാക്കളിലേക്കും ദേവീദേവന്മാരുടെ ആദി രൂപങ്ങളിലേക്കും എത്തി. സഹോദരനും ശിഷ്യനുമായ സി.രാജരാജ വർമയാകട്ടേ നാടുകളെയും നഗരങ്ങളെയും വൈവിധ്യമുള്ള മനുഷ്യരെയും തന്റെ ചിത്രീകരണങ്ങളിൽ ഉൾപ്പെടുത്തി. സങ്കീർണമായ മനുഷ്യ ജീവിതം അഭിമുഖീകരിക്കുന്ന അനിവാര്യ സംഘർഷങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്ന ഇതിഹാസ മുഹൂർത്തങ്ങൾ ഓർമിപ്പിക്കുന്ന നിർണായക ഘട്ടങ്ങളിൽ അവരെ തുണച്ച ദേവീദേവന്മാരുടെ അദൃശ്യ സാന്നിധ്യത്തെ അറിയിക്കുവാനും രവിവർമ സ്വന്തം രചനകളെ നിമിത്തമാക്കി. ബറോഡയിലെ ദൗത്യം 1880 മുതൽ 1890വരെയുള്ള ഒരു ദശകം രാജാ രവിവർമയെന്ന കലാകാരന്റെ സാഫല്യത്തിന്റെ നാളുകളായിരുന്നു. മാധവ റാവുവിന്റെ ക്ഷണപ്രകാരം ബറോഡ രാജ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാൻ നിയോഗിക്കപ്പെട്ട രവിവർമ പുരാണേതിഹാസങ്ങളിലെ അനശ്വര മുഹൂർത്തങ്ങളുടെ പുനരാവിഷ്കരണത്തിലേക്കു തിരി​ഞ്ഞു. രാമായണവും മഹാഭാരതവും ശാകുന്തളവും നളചരിതവുമെല്ലാം രവിവർമയുടെ ചിത്രീകരണ ലോകത്തെ നിറ സാന്നിദ്ധ്യങ്ങളായി. ശ്രീകൃഷ്ണ ജനനം,കംസനും മായയും, രാധാമാധവന്മാർ, കൃഷ്ണദൃഷ്ടി എന്നിവയാണ് ഇക്കാലത്തു വരച്ച കൃഷ്ണായന ചിത്രങ്ങൾ. രാധാമാധവമാണ് ഇവയിൽ ഏറ്റവും പ്രശസ്തം. പുരുഷനിലെ സ്ത്രൈണതയും സ്ത്രീയിലെ പൗരുഷവും ഓർ‌മപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു രവിവർമയുടെ രാധാ മാധവം. നാടകീയതയാണ് ഇതര ചിത്രങ്ങളുടെ സവിശേഷത. ആത്മാവിന്റെ പരിശുദ്ധിയിലേക്കുള്ള തുടർച്ചയായ പ്രയാണമായിരുന്നു ശ്രീകൃഷ്ണന്റെ കർമകാണ്ഡങ്ങളെല്ലാം. ബറോഡയിലെ ഫത്തേസിങ് മ്യൂസിയം കണ്ടിട്ടുള്ളവരോട് ഈ ചിത്രങ്ങൾ സൃഷ്ടിക്കുന്ന വിസ്മയാനുഭൂതിയെപ്പറ്റി പറയേണ്ടതില്ല. സ്വന്തം പ്രസ് എന്ന സങ്കൽപം വിലകൊടുത്തു ചിത്രങ്ങൾ വാങ്ങി സൂക്ഷിക്കാൻ കഴിയാത്തവർക്കായി ചിത്രങ്ങളുടെ അച്ചടിച്ച പകർപ്പുകൾ തയാറാക്കി വിതരണം ചെയ്യണമെന്ന ആശയം അക്കാലത്തെ ദേശീയ നായകന്മാരിൽ നിന്നാണു രവിവർമയ്ക്കു ലഭിച്ചത്. പണം മുടക്കുവാൻ സന്നദ്ധരാകുമെന്നു പ്രതീക്ഷിച്ചവർ പിൻവാങ്ങിയപ്പോൾ രവിവർമതന്നെ അതുവരെ സ്വരൂപിച്ച പണം മുടക്കി ഒരു ലിത്തോഗ്രഫിക് പ്രസ് തുടങ്ങി ( 1894–95). അവിടെ പടർന്നു പിടിച്ച പ്ലേഗും തുടർന്നുണ്ടായ അരാജകത്വവും അസ്വസ്ഥതകളും രവിവർമയുടെ സ്വപ്നങ്ങളെ താൽക്കാലികമായി തടസ്സപ്പെടുത്തി. ലോണെവാലെയ്ക്കടുത്തുള്ള മാൾവലിയിൽ രവിവർമ ലിത്തോഗ്രഫിക് പ്രസ് തുടങ്ങി. സഹോദരനായ സി.രാജരാജവർമയ്ക്കു പുറമേ കിളിമാനൂർ മാധവ വാരിയരും ശേഖര വാരിയരും ശ്രീറാം ജോഷിയും എം.വി. ധുരംധറും മറ്റും സഹായികളായുണ്ടായിരുന്നു. നൂറിലേറെ ചിത്രങ്ങൾ ഈ കാലയളവിൽ അച്ചടിക്കപ്പെട്ടു. രാധയും കൃഷ്ണനും, യശോദയും കൃഷ്ണനും, കൃഷ്ണലീല, ഗോപികമാരും ശ്രീകൃഷ്ണനും, ഗോപീ ഗ്രഹണം, ഗോപികമാരും ശ്രീകൃഷ്ണനും, വസ്ത്രാപഹരണം തുടങ്ങിയവ ശ്രീകൃഷ്ണ ചിത്രങ്ങളാണ് ഈ ലിത്തോഗ്രഫിക് പ്രസ്സിൽ നിന്നു പുറത്തുവന്നത്. . ഛായങ്ങളുടെ മിതത്വമോ പാശ്ചാത്തല ചിത്രീകരണങ്ങളിൽ സംയമനമോ പലപ്പോഴും ഉണ്ടായിരുന്നില്ല. ഈ ചിത്രപ്പകർപ്പുകളെ വിമർശിച്ചവരിൽ ആനന്ദകുമാര സ്വാമിയും സിസ്റ്റർ നിവേദിതയും ഉൾപ്പെട്ടിരുന്നു. ജനപ്രിയ കലയ്ക്കു വേണ്ടിയുള്ള അനുരഞ്ജനങ്ങൾ തന്റെ സത്കീർത്തിയെയും ബാധിച്ചേക്കുമെന്ന് തിരിച്ചറിഞ്ഞതോടെ പ്രസ്സിന്റെ ഉടമസ്ഥതയിൽ നിന്നു പിൻവാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. പ്രസ്സിലെ പ്രധാന ഉദ്യോഗസ്ഥനായ ഫ്രിറ്റ്സ് സ്ലഷർ ( 1862– 1935) എന്ന ജർമൻ കാരനാണ് സ്ഥാപനം അദ്ദേഹം വിറ്റത്. 25,000 രൂപയെന്ന വിലയുടെ ആദ്യ ഗഡു മാത്രം കൈപ്പറ്റി. ഭാജിക്കുന്നുകളിലേക്കു പോകുന്ന വഴിയോരത്തായി രവിവർമ ലിത്തോഗ്രഫിക് പ്രസ് പ്രവർത്തിച്ചിരുന്ന വലിയ സൗധം നമുക്ക് ഇന്നും കാണാം. പ്രസ്സിനു പകരം വിദേശ മദ്യക്കുപ്പികൾ സൂക്ഷിക്കുന്ന ഒരു ഗോഡൗണാണിവിടം ഇപ്പോൾ . നടക്കാതെപോയ ആർട്ട് ഗാലറിയും മൈസൂരിലെ ചിത്രങ്ങളും മാൾവലിയിൽ നിന്നു മടങ്ങി സഞ്ചാരവും ചിത്രരചനയുമായി കഴിയുന്നനാളുകളിലാണ് തിരുവനന്തപുരത്ത് ഒരു ആർട്ട് ഗാലറി തുടങ്ങിക്കാണാൻ രവിവർമ ആത്മാർഥമായി ആഗ്രഹിച്ചത്. തന്റെ സേവനങ്ങളും അദ്ദേഹം ദിവാൻ ശങ്കര സുബ്ബയർക്ക് എഴുതിയ കത്തിൽ വാഗ്ദാനം ചെയ്തു. ആ നിർദേശങ്ങൾക്ക് അന്നത്തെ തിരുവിതാംകൂർ ഭരണകൂടം യാതൊരു പ്രാധാന്യവും നൽകിയില്ല. ഇതിനിടെ അപ്രതീക്ഷിതമായി ഒരു വഴിത്തിരിവ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. രവിവർമയുടെ രണ്ടു പേരക്കുട്ടികൾ തിരുവിതാംകൂർ രാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ടു. ഇളയരാജാവായിരുന്ന ചതയം തിരുന്നാളിന്റെ അഹിതത്തോടെ ആയിരുന്നു ഈ ദത്തെടുക്കൽ. മൈസൂർ രാജാവായ കൃഷ്ണരാജ വൊഡയാർ താൻ പുതിയതായി നിർമിക്കുന്ന ജഗമോഹന പാലസിൽ പ്രദർശിപ്പിക്കാൻ ഒൻപതു ചിത്രങ്ങൾ രവിവർമയോട് ആവശ്യപ്പെട്ടു.ദേവീ ഭക്തനായ രാജാവിനു വേണ്ടി 27,000 രൂപ പ്രതിഫലത്തിന് വരച്ച ചിത്രങ്ങളിലധികവും പരാശക്തിയുടെ വിഭിന്ന രൂപങ്ങളായിരുന്നു. മൈസൂർ രാജവംശത്തിലെ യാദവ ക്ഷത്രിയ പാരമ്പര്യത്തെപ്പറ്റി അറിവുള്ളതുകൊണ്ടു കൂടിയാകാം രവിവർമ ചിത്രങ്ങളിൽ രാമന്റെയും കൃഷ്ണന്റെയും അപദാനങ്ങളും ഉണ്ടായിരുന്നു. ശ്രീരാമന്റെ സേതുബന്ധനവും ദുര്യോധനന്റെ കൊട്ടാരത്തിൽ ദൂതുപറയാനെത്തുന്ന ശ്രീകൃഷ്ണനും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. രവിവർമയുടെ മാസ്റ്റർ പീസുകളുടെ കൂട്ടത്തിലാണ് കലാ ചരിത്രകാരന്മാർ ഈ രണ്ടു ചിത്രങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാഭാരതത്തിലെ ഉദ്യോഗ പർവത്തിലെ നിർണായകമായ മുഹൂർത്തങ്ങളിലൊന്നാണ് കൃഷ്ണ ദൂത്. പാണ്ഡവർക്കു വേണ്ടി സംസാരിക്കാനെത്തിയ ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാൻ ബന്ധുക്കളുടെ വിലക്കുകൾ ധിക്കരിച്ച് ദുര്യോധനൻ ആജ്ഞാപിക്കുന്നു. താൻ ഒറ്റയ്ക്കല്ലെന്നും പ്രപഞ്ചത്തിന്റെ കാവൽക്കാർ തനിക്കൊപ്പമുണ്ടെന്നുമായിരുന്നു ശ്രീകൃഷ്ണന്റെ മേഘ ഗർജനം പോലുള്ള മറുപടി. ഉജ്വലമായ തേജപ്രസരംകൊണ്ട് സഭാഗൃഹത്തെ സ്തബ്ധമാക്കുന്ന ശ്രീകൃഷ്ണനെയാണ് രവിവർമ അസാശാധാരണ മികവോടെ ചിത്രീകരിച്ചത്. സ്വന്തം നാട്ടിൽ ഒരു ആർട്ട് ഗാലറി സ്ഥാപിക്കാൻ രാജാവിനോടും ദിവാനോടും നിവേദനം നടത്തിയിട്ടും ഫലപ്രാപ്തിയുണ്ടാകാത്തതിനാൽ വ്രണിതമായ ഒരു ക്ഷത്രിയന്റെ വീര്യം ഈ ചിത്രത്തിന്റെ സവിശേഷതകളിലൊന്നാണ്. രവിവർമയുടെ കൃഷ്ണ സങ്കൽപം ദേവകീ വസുദേവന്മാരുടെ മോചനവും കൃഷ്ണബലരാമന്മാരുടെ ലീലകളുമാണ് മൈസൂർ കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഇതര ശ്രീകൃഷ്ണ ചിത്രങ്ങൾ. നാടകീയതയും വർണ സൗകുമാര്യതയുമാണ് ഈ ചിത്രങ്ങളുടെയെല്ലാം സവിശേഷതകൾ. യശോദ മുലയൂട്ടുന്ന ബാലകൃഷ്ണനും യശോദ ബാലകൃഷ്ണനെ ആഭരണങ്ങൾ ചാർത്തുന്നതും പൂതനാ മോക്ഷവും രാധാകൃഷ്ണ സമാഗമവും രാസലീലയും ഇക്കാലത്തു രിവവർമ വീണ്ടും വീണ്ടും വരച്ച ചിത്രങ്ങളിൽ ചിലതാണ്. സ്വകാര്യ ശേഖരങ്ങളുടെ സൂക്ഷിപ്പിലുള്ള ഈ ചിത്രങ്ങളെപ്പറ്റി കലാ വിദ്യാർഥികൾ അറിയുന്നത് അടുത്തകാലത്തു പ്രസിദ്ധീകരിച്ച രവിവർമ സമാഹാരങ്ങളുലൂടെയാണ്. രാജസ്ഥാനി ശൈലിയും പഹാഡി ശൈലിയും വരച്ചിട്ടുള്ള മിനിയേച്ചർ ചിത്രങ്ങൾ രവിവർമയ്ക്ക് അപരിചിതമായിരുന്നില്ല. തഞ്ചാവൂർ ശൈലിയോടാണ് ഒരൽപമൊക്കെ താൽപര്യം കാണിച്ചത്.പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രങ്ങളായ ഗുരുവായൂരിലും ഉഡുപ്പിയിലും രവിവർമ പോയിട്ടുള്ളതായി നമുക്ക് അറിയാം. അവിടെക്കണ്ട ചിത്രീകരണങ്ങളും അദ്ദേഹം തിരസ്കരിക്കുകയായിരുന്നു. അമ്മ പറഞ്ഞ കഥകളിലൂടെയാവണം രവിവർമ ശ്രീകൃഷ്ണനെ മനസ്സിൽ പ്രതിഷ്ഠിച്ചത്. ധ്യാന ശ്ലോകങ്ങളും ശ്രീകൃഷ്ണ കർണാമൃതവും ഭാഗവതവും തീർച്ചയായും അദ്ദേഹത്തിന് അപരിചിതമാകാൻ ഇടയില്ല. മധ്യമ മാർഗത്തിന്റെ വഴി അഭ്യസ്തവിദ്യരായ ഇന്ത്യൻ സമൂഹത്തിന്റെ പാശ്ചാത്യവൽക്കരണ രീതി അനുപദം പിന്തുടരാൻ ആഗ്രഹിച്ച ആളായിരുന്നില്ല രവിവർമ. എന്നിട്ടും ബ്രഹ്മ സമാജത്തിന്റെ പാശ്ചാത്യ ആഭിമുഖ്യവും ആര്യ സമാജത്തിന്റെ മൗലികവാദവും അദ്ദേഹത്തെ ആകർഷിച്ചിരുന്നില്ല. വിവേകാനന്ദൻ പ്രചരിപ്പിച്ച മധ്യമ മാർഗത്തോടായിരുന്നു അൽപമെങ്കിലും ചായ്‌വ് രവിവർമ ചിത്രങ്ങളിലെ സ്ത്രൈണ ഗാംഭീര്യം ഒൻപതു മുഴം ചേല ചുറ്റുന്ന യശോദയും രാധയും സീതയും ദ്രൗപദിയും ദമയന്തിയും ഇന്ത്യൻ സ്ത്രീത്വത്തിന്റെ ഉജ്വല പ്രതീകങ്ങളായി രവി വർമ കണ്ടു. വികാരാർദ്രതയും സഹനശക്തിയും സമന്വയിച്ച ആ സ്ത്രൈണ ഗാംഭീര്യത്തെയാണ് രവിവർമ തന്റെ പുരാണേതിഹാസ ചിത്രങ്ങളിലൂടെ ആവതരിപ്പിച്ചത്. ശകുന്തള, സീത, ദ്രൗപദി, തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളെ അനശ്വരമാക്കുന്നതോടെയാണ് രവിവർമ ആ കാലഘട്ടത്തിലെ ഇന്ത്യൻ സഹൃദയത്വത്തിന്റെ ബഹുമാനത്തിനു പാത്രമാകുന്നത്. ആശാന്റെ ചിന്താവിഷ്ടയായ സീതയെന്നകാവ്യത്തിനു പോലും പ്രഛോദനമായത് വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ വിശ്രമിക്കുന്ന സീതയുടെ ചിത്രമായിരുന്നു.ഇപ്പോൾ അത് മദിരാശി മ്യൂസിയത്തിലുണ്ട്. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ MORE IN HERITAGE WALK ദൈവം മനുഷ്യ രൂപത്തിലെത്തുന്ന പൂതനും തിറയും; 'വള്ളുവനാടന്‍സ് മണ്ണാര്‍ക്കാട്' നിങ്ങളുടെ ഗ്രാമങ്ങളിലുമെത്തും കേരളത്തിലെ പൈതൃക കാഴ്ചകളിലൂടെ പൂഞ്ഞാര്‍ കൊട്ടാരവും ഗുണ്ടര്‍ട്ട് ബംഗ്ലാവും; കേരളത്തിലെ പൈതൃക സമ്പത്തുകള്‍ വിദ്യാർത്ഥികളും സഞ്ചാരികളും എന്തിനാണ് നളന്ദയിലേക്കെത്തുന്നത്? മണ്ണിനടിയിൽ വൃത്താകൃതിയിലുള്ള കോട്ട; പൈതൃകം തേടിയുള്ള യാത്ര നിലവറയും അറയും; 130 വർഷത്തെ പ്രൗഢി നിറഞ്ഞ തറവാട് SHOW MORE ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
പലപ്പോഴും നമ്മൾ ഫ്ലഷ് ചെയ്തു കളയുന്ന മനുഷ്യ മൂത്രം വളരെ ഉപയോഗം ഉള്ളത് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. പല നൂതനമാർഗ്ഗങ്ങളിലൂടെയും എങ്ങനെയാണ് മൂത്രം ഉപയോഗിക്കുന്നത് എന്ന് വിദഗ്ധർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കിഡ്നികളിൽ നിന്നും സ്രവിക്കുന്ന ഈ മഞ്ഞ ദ്രാവകം വളരെ വൈവിധ്യപൂർണ്ണമായതാണ്. ഒരു കൂട്ടം ശാസ്ത്രജ്ഞർ മനുഷ്യ മൂത്രത്തിലൂടെ നിർമ്മിച്ച പരിസ്ഥിതി സൌഹൃദമായ ഇഷ്ടികകൾ പരിചയപ്പെടുത്തുകയാണ്. ഇപ്പോൾ ദക്ഷിണാഫ്രിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തലകെട്ടുകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മൂത്രത്തിൽ നിന്നും നിർമ്മിച്ച ലോകത്തെ ആദ്യ ഇഷ്ടികയാണിത്. കേപ് ടൗൺ സർവ്വകലാശാല പുറത്തിറക്കിയ ഒരു ലേഖനത്തിൽ ശാസ്ത്രജ്ഞർ തങ്ങളുടെ ഈ ഇഷ്ടിക ഉണ്ടാക്കാൻ എടുത്ത പ്രോസസ്സ് വിവരിക്കുന്നു. 25- 30 ലിറ്റർ മൂത്രം ഒരു ഇഷ്ടിക ഉണ്ടാക്കാൻ വേണം. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടലിൽ ഒരു ഇഷ്ടിക ഉണ്ടാക്കാൻ ഒരു മനുഷ്യൻ 100 തവണ ഒഴിക്കുന്ന മൂത്രം വേണം. ജൈവ ഇന്ധനം സൃഷ്ടിക്കുന്ന പ്രക്രിയ പൂജ്യം-മാലിന്യമാണ്, കൂടാതെ മൂത്രത്തിൽ നിന്നാണ് മൂന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്നത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ ഒൻപത് മണിക്ക് സരിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി’ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്സിബിഷനുകളും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്‍റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”] ഗുരുവായൂർ : റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തൊട്ടുപിന്നിൽ 826 പോയിൻറ് നേടി തൃശൂർ ഈസ്റ്റ് രണ്ടാമതായി. 788 പോയിൻറ് വീതം നേടിയ ചാവക്കാട് ഉപജില്ലയും തൃശൂർ വെസ്റ്റും മൂന്നാം സ്ഥാനക്കാരായി. ഇരിങ്ങാലക്കുട യു.പി വിഭാഗത്തിൽ 129 പോയിൻറും ഹൈസ്‌കൂൾ വിഭാഗത്തിൽ 317 പോയിൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 380 പോയിൻറും നേടി. സംസ്‌കൃതോത്സവത്തിൽ 177 പോയിൻറ് നേടി ഇരിങ്ങാലക്കുട തന്നെയാണ് ജേതാക്കളായത്. തൃശൂർ വെസ്റ്റ് 161 പോയിന്റോടെ രണ്ടും 159 പോയിന്റോടെ തൃശൂർ ഈസ്റ്റ് മൂന്നും സ്ഥാനം നേടി. അറബിക് കലോത്സവത്തിൽ 164 പോയിന്റോടെ ചേർപ്പ് ഉപജില്ലയാണ് ജേതാക്കൾ. മുല്ലശ്ശേരി 163 പോയിന്റോടെ രണ്ടും വലപ്പാട് 162 പോയിന്റോടെ മൂന്നും സ്ഥാനം നേടി. രാത്രി എട്ട് മണിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്ന സമാപന സമ്മേളനം കെ. വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയർത്താൻ ഉതകുന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തതെന്ന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി. എസ്. രേവതി ടീച്ചർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, ടി. എസ് ഷനിൽ, ശൈലജ ദേവൻ, കെ. പി വൃന്ദാകുമാരി, പി. ശോഭനകുമാരി എന്നിവർ സംസാരിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ നിർമ്മല കേരളൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത നന്ദിയും പറഞ്ഞു. കഴിഞ്ഞ നാലു ദിനങ്ങളായി പതിനാല് വേദികളിൽ കുട്ടികളുടെ താളമേളങ്ങൾക്ക് ഈണം പകർന്ന് ഗുരുവായൂർ മുഴുവൻ ഉണർന്നിരുന്നു. പന്ത്രണ്ട് ഉപജില്ലകളിൽ നിന്ന് യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നാനൂറ് സ്‌കൂളുകൾ പങ്കെടുത്തു. യു.പി വിഭാഗത്തിൽ നിന്ന് രണ്ടായിരവും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് അയ്യായിരവും വിദ്യാർത്ഥികളുമാണ് കലാമേളയിൽ മാറ്റുരച്ചത്.
പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
* ഹൈ-ടെക് കൃഷി വഴി, കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വിളവുണ്ടാക്കാം. ഹൈ-ടെക് കൃഷി ആവശ്യമായ എല്ലാവിധ സഹായങ്ങള്‍ക്കും പോളി--ഹൗസ് തയ്യാറാക്കുന്നതിനും വിളിക്കുക - 9946105331 * നല്ല പച്ചക്കറി വിത്തുകള്‍ക്കും പച്ചക്കറി തൈകള്‍ക്കും ഉടനെ വിളിക്കാവുന്ന ചില നമ്പറുകള്‍ - 9946105331, 8086861023, 9388888500 *മത്സ്യകൃഷിയില്‍ പ്രായോഗിക പരിശീലനത്തിനും സ്ത്രീകള്‍ക്കീ രംഗത്തേക്കിറങ്ങാനും ബന്ധപ്പെടാവുന്ന നമ്പര്‍ - 9287924215 *ഗ്രോബാഗുകള്‍, ശീതകാല പച്ചക്കറി വിളകളുടെ കാബേജ്, കോളിഫ്ലൂവര്‍, റാഡിഷ്, കാരറ്റ്, ബീട്രൂട്ട്, പാലക് എന്നിവയുടെ നല്ല വിത്തിനും നേരത്തെ തന്നെ കര്‍ഷകര്‍ക്ക് വിളിക്കാവുന്ന ചില നമ്പറുകള്‍ - 9946105331, 9388888500 * സസ്യവളര്‍ച്ചയ്ക്കാവശ്യമായിട്ടുള്ള പത്രപോഷണ വളങ്ങള്‍ക്ക് 9946105331 എന്ന നമ്പറില്‍ വിളിക്കുക. *കാര്‍ഷിക യന്ത്രങ്ങള്‍, കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനും വെര്‍ട്ടിക്കല്‍ ഉദ്യാനങ്ങള്‍ ശരിയാക്കുന്നതിനും 9388888500 എന്ന നമ്പറില്‍ വിളിക്കുക.
സാധാരണ മനുഷ്യർ എങ്ങനെയാണോ അങ്ങനെയാണ് അവനും, പുതിയ തലമുറയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് പ്രണവ്, ആ രംഗത്തിൽ അവനോട് കണ്ണിൽ നോക്കാൻ പറഞ്ഞു; തുറന്ന് പറഞ്ഞ് വിജയരാഘവൻ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സിനിമയായിരുന്നു ഹൃദയം. സിനിമകൾ... പർവ്വതം പോലെ എന്നോടൊപ്പം നിന്നതിന് നിങ്ങളോട് നന്ദി പറയണമെന്ന് ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ സംവിധായകന് കാർ സമ്മാനിച്ച് നടൻ മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹന് ഒരു കാർ സമ്മാനിച്ച് നടൻ ഉണ്ണി മുകുന്ദൻ. മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ 200 ആണ് ഉണ്ണി... ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നു, എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിനെന്ന് നാദിർഷ; വാക്കുകൾ ശ്രദ്ധ നേടുന്നു സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും... മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും അതോടെ മാറി; മാംസ ആഹാരങ്ങള്‍ പോലും കഴിക്കാറില്ല; തുറന്ന് പറഞ്ഞ് ദിലീപ് ശങ്കര്‍ പ്രേക്ഷകരുടെ പ്രിയ നടനാണ് ദിലീപ് ശങ്കര്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന അമ്മയറിയാതെ, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്നീ സീരിയലുകളിലാണ്... ഭാര്യ വേദനകൊണ്ട് പുളയുമ്പോഴും ബാല വാശിപിടിച്ചു, കാരണം ഇതായിരുന്നു; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ നടന്‍ ബാലയുടെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഭാര്യ എലിസബത്തുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു.... ഒരു നടി മുരളിയേട്ടനെ മുരളി എന്ന് വിളിച്ചു, ആ വിളി ഇഷ്ടപ്പെട്ടില്ല, സെറ്റിൽ പിന്നീട് സംഭവിച്ചത്; തുറന്ന് പറഞ്ഞ് സംവിധായകൻ നാടകത്തിൽ നിന്നായിരുന്നു മുരളി സിനിമയിലേക്ക് എത്തിയത്. മലയാളികൾ എന്നും ഓർത്തിരിക്കാനാവുന്ന നിരവധി കഥാപാത്രങ്ങളാണ് മുരളി പ്രേക്ഷകർക്ക് സമ്മാനിച്ചത് . ഹരിഹരൻ സംവിധാനം... ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആവണ്ട, ആഗ്രഹം ഇതാണെന്ന് ടോവിനോ തോമസ് മലയാള സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കുകയാണ് ടൊവിനോ തോമസ്. നടൻ അഭിനയിച്ച ആദ്യ ചിത്രം ‘പ്രഭുവിൻ്റെ മക്കൾ’ 2012 ഒക്ടോബർ 26നാണ്... ബാല ഒരു പാവം മനുഷ്യനാണ്, സത്യസന്ധനാണ്, കള്ളം പറഞ്ഞിട്ടില്ല, വിളിച്ച് സംസാരിച്ചു; വെളിപ്പെടുത്തി നടൻ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല... ഏറ്റവും ഇഷ്ടം തോന്നിയത് അവളോടാണെന്ന് ഫഹദ്, പക്ഷെ അത് നസ്രിയയും അമ്മയും അല്ല, പറഞ്ഞത് കേട്ടോ? മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. കണ്ണുകൾ കൊണ്ട് പോലും... വിവാഹത്തിന് മുന്നേ എടുത്ത തീരുമാനമായിരുന്നു, എന്നേക്കാൾ ആദ്യം ദിലീപാണ് ഭാര്യയെ സിനിമയിലേക്ക് അയക്കേണ്ടത്; ജയറാമിന്റെ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നു ജയറാമിനെ വിവാഹം കഴിച്ചതോടെ പാർവതി അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. പാർവതിയുടെ തിരിച്ചുവരവ് ഇപ്പോഴും പ്രേക്ഷകർ ആഗ്രഹിക്കുന്നു. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ... ഒരു വൃത്തിയും ഇല്ലല്ലോയെന്ന് പറഞ്ഞ് അതെടുത്ത് പുറത്തിടും..വൈകി എഴുന്നേൽക്കുന്ന എനിക്ക് നേരത്തെ എഴുന്നേൽ‌ക്കാനുള്ള ഉപദേശം തരും; മകളെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളികളുടെ പ്രിയ താരമായിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തേക്കാൾ കൂടുതൽ അഭിമുഖങ്ങളിലാണ് ധ്യാൻ കൂടുതലും തിളങ്ങിയത്. ഇപ്പോഴിത ഒരു... പിറന്നാൾ ദിനത്തിൽ ആരാധകർക്ക് തന്റെ സഹോദരിയെ പരിചയപ്പെടുത്തി പൃഥ്വിരാജ്, നടനൊപ്പം ചേർന്ന് നിന്ന ആ സഹോദരി ഇതാണ് അഭിനയത്തില്‍ തുടങ്ങി പിന്നീട് സംവിധാനത്തിലേയ്ക്കും നിര്‍മ്മാണത്തിലേയ്ക്കും വരെ മികവ് പുലര്‍ത്തി പൃഥ്വിരാജ് എന്ന താരം മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ... More Posts Page 4 of 96‹ Previous12345678Next ›Last » Latest News ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത് ; മുഖ്യമന്ത്രി December 3, 2022 മച്ചമ്പീ… ആ വിളി ഇനിയില്ല ; ഓർമ്മകളിൽ കൊച്ചു പ്രേമൻ December 3, 2022 തൂവൽസ്പർശം സീരിയലിൽ വാൾട്ടർ ശ്രേയാ നന്ദിനിയ്ക്ക് കൊടുക്കുന്ന ക്ലൂ..; “രജനീ കമലം” ; എന്താകും അത്! December 3, 2022 നടൻ കൊച്ചു പ്രേമൻ അന്തരിച്ചു December 3, 2022 14ാം വയസ്സിൽ വിവാഹം തുടർന്ന് സംഭവിച്ചത് ദുരൂഹത നിറഞ്ഞ സിൽക് സ്മിതയുടെ ജീവിതം December 3, 2022 14ാം വയസ്സിൽ വിവാഹം തുടർന്ന് സംഭവിച്ചത് ദുരൂഹത നിറഞ്ഞ സിൽക് സ്മിതയുടെ ജീവിതം December 3, 2022 കറങ്ങാന്‍ പോവുന്നതൊക്കെ ഭയങ്കര കുറവായിരുന്നു; 15 ദിവസം ഷൂട്ടിന് പോയി ബാക്കി ദിവസങ്ങളിലാണ് കാര്യങ്ങളെല്ലാം സെറ്റ് ചെയ്തത്; റെയ്ജനും ഭാര്യ ശിൽപ്പയും! December 3, 2022 ഞങ്ങളുടെ സമയത്ത് ടീച്ചേഴ്‌സിന് കുട്ടികളെ എന്തും ചെയ്യാമായിരുന്നു; ഇപ്പോൾ ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്തുണ്ട്; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍! December 3, 2022 പത്മരാജന്റെ സ്വന്തം എഡിറ്റർ മധു കൈനകരി അന്തരിച്ചു December 3, 2022 ‘കാന്താര’ ‘തുംബാഡ്’ പോലൊന്നുമല്ല, ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിനെതിരെ ആനന്ദ് ഗാന്ധി December 3, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ Malayalam ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ Malayalam ഒന്നും എഴുതാൻ പറ്റുന്നില്ല, വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ, ഗോപി സുന്ദറിന് പിന്നാലെ വേദന അടക്കിപ്പിടിച്ച് അഭയ, കണ്ണീരോടെ ദുഃഖ വാർത്ത serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! Movies എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത
ഞങ്ങൾ‌ നൽ‌കുന്ന ഉൽ‌പ്പന്നങ്ങളിലും സേവനങ്ങളിലും നിരന്തരമായ പുരോഗതിക്കായി ഹെബി ഷെൻ‌ലി പ്രതിജ്ഞാബദ്ധമാണ്, മാത്രമല്ല ഞങ്ങളുടെ ഉപഭോക്താക്കളുടെ ഉയർന്ന ആവശ്യങ്ങൾ‌ നിറവേറ്റാൻ‌ ഞങ്ങൾ‌ ശ്രമിക്കുന്നു. ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ‌ തൃപ്‌തികരമാണെന്ന് ഉറപ്പുവരുത്തുന്നതിന്, നിങ്ങളുടെ ഫീഡ്‌ബാക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, ഞങ്ങളുടെ കമ്പനി കസ്റ്റമർ കെയർ പ്ലസ് സേവനത്തിനായി ഒരു തന്ത്രം ആരംഭിച്ചു. ഞങ്ങളും ഞങ്ങളുടെ ഉപഭോക്താക്കളും “പങ്കിട്ട വിധിയുടെ കമ്മ്യൂണിറ്റി” ആണെന്ന് ഞങ്ങളുടെ കമ്പനി എല്ലായ്പ്പോഴും വിശ്വസിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കുന്നത് ഞങ്ങളെ രണ്ടും മികച്ചതാക്കുകയും വിജയ-സഹകരണ സഹകരണം നേടുകയും ചെയ്യും. ഞങ്ങളുടെ “കസ്റ്റമർ കെയർ +” തന്ത്രത്തിൽ ഞങ്ങൾക്ക് മൂന്ന് വ്യത്യസ്ത സേവനങ്ങൾ ഉണ്ട്. 1. ഞങ്ങളുടെ ഉപഭോക്താവിന് ആഭ്യന്തരമായി പരീക്ഷിക്കേണ്ട മറ്റ് ഉൽ‌പ്പന്നങ്ങളുമായി പ്രോസസ്സ് ചെയ്യുന്നതിന് അവരെ സഹായിക്കുന്നതിന് ഒരു മൂന്നാം നിക്ഷേപ കക്ഷിയെന്ന നിലയിൽ എല്ലാ ടെസ്റ്റിംഗ് സ facilities കര്യങ്ങളും ഞങ്ങൾ സ offer ജന്യമായി വാഗ്ദാനം ചെയ്യുന്നു. 2. ഞങ്ങളുടെ എല്ലാ സാധനങ്ങൾക്കും ഒരു വർഷം “വിൽപ്പനയ്ക്ക് ശേഷമുള്ള ഗുണനിലവാര ഗ്യാരണ്ടി”. ഗ്യാരണ്ടി സമയത്തിന് അപ്പുറത്തുള്ളപ്പോൾ ഞങ്ങളുടെ ഉപഭോക്താവിന് അധിക സേവനം നേടാനും കഴിയും, മാത്രമല്ല അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ അവരെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്; 3. ഞങ്ങളുടെ ചരക്കുകൾ‌ക്ക് ഗുണനിലവാര പ്രശ്‌നമുണ്ടാകുമ്പോൾ‌, നടപടിക്രമം ഇപ്രകാരമായിരിക്കും: എല്ലാ പരിശോധന പ്രക്രിയകളും വീണ്ടും പ്രോസസ്സ് ചെയ്യുന്നതിന് A.we ആ ബാച്ച് ചരക്കുകളുടെ ചില സാമ്പിളുകൾ ഓർമ്മിപ്പിക്കും. അസംസ്കൃത വസ്തു പരിശോധന, കാഠിന്യം പരിശോധന, ബ്രേക്കിംഗ് ലോഡ് ടെൻ‌സൈൽ ടെസ്റ്റ്, ക്ഷീണം പരിശോധന എന്നിവ ഉൾപ്പെടുന്നു. B. സാമ്പിളുകൾ ആവശ്യമായ എല്ലാ പരിശോധനകളും വിജയിച്ച് മികച്ച പ്രകടനം കാണിക്കുമ്പോൾ. ഉപയോക്താവിന് ഉചിതമായ രീതിയിൽ ഉൽപ്പന്നങ്ങൾ ഉണ്ടോയെന്ന് ഞങ്ങൾ വിശകലനം ചെയ്യുകയും അതിനനുസരിച്ച് നിർദ്ദേശം നൽകുകയും ചെയ്യും. 4. മുകളിൽ പറഞ്ഞ ഘട്ടം വഴി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങളുടെ കമ്പനി സാങ്കേതിക സ്റ്റാഫുകളെ നിങ്ങളുടെ കമ്പനിയിലേക്ക് അയയ്ക്കുകയും എല്ലാ പ്രശ്നങ്ങളും മുഖാമുഖം പരിഹരിക്കുകയും ചെയ്യും.
വേനൽക്കാലത്തെ വൈകുന്നേരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ജോലിത്തിരക്കുകളോടൊപ്പം പുറത്തെ അസഹ്യമായ ചൂടും ഒന്നടങ്ങുന്ന സമയമാണിത്. ഈ സമയം ഉദ്യാനത്തിൽ ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കണ്ണിനിംബം നൽകുന്ന നിറങ്ങളിൽ പൂക്കൾ തിളങ്ങി നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. ഏകവർഷികളായ അനേകം പൂക്കൾക്ക് ഏറെ പ്രിയപ്പെട്ട കാലം കൂടിയാണിത്. ഇവ കണ്ടു രസിക്കുന്നതും അവയെ പരിപാലിക്കുന്നതുമെല്ലാം ഏറെ സന്തോഷം നൽകുമെന്നത് വാസ്തവം. വേനൽ കാലത്ത് പൂന്തോട്ടങ്ങൾക്ക് മിഴിവേകുന്ന ചില സസ്യങ്ങളെകുറിച്ചറിയാം. ചെണ്ടുമല്ലി വേനൽ പൂക്കളിൽ പ്രധാനിയാണ് ചെണ്ടുമല്ലി. വേനലിനെ പോലെതന്നെ തീഷ്ണമായ നിറവും ചെണ്ടുമല്ലിയുടെ പ്രത്യേകതയാണ്. മറ്റു പൂച്ചെടികളെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം എന്നത് ചെണ്ടുമല്ലിയുടെ പ്രത്യേകതയാണ്. നീളത്തിൽ വളരുന്ന ആഫ്രിക്കൻ ചെണ്ടുമല്ലികളും കുറിയ ഇനം ഫ്രഞ്ച് ചെണ്ടുമല്ലികളുമുണ്ട്. വിവിധ തരം മണ്ണുകളിൽ കൃഷിചെയ്യാവുന്ന വിളയാണ് ചെണ്ടുമല്ലി. ചെണ്ടുമല്ലിയുടെ ആകർഷകമായ പൂക്കൾ കർഷകരുടെ പ്രിയ മിത്രങ്ങൾ കൂടിയാണ്. ഇതിന്റെ ഗന്ധം കീടങ്ങളെ അകറ്റി നിർത്തുന്നതിനും പരാഗണം നടത്തുന്ന തേനീച്ച പോലുള്ള ഷഡ്പദങ്ങളെയും മിത്ര കീടങ്ങളെയും ആകർഷിക്കുന്നതിനും സഹായിക്കുന്നു. റോസ് ആകർഷകമായ നിറങ്ങളും സുഗന്ധവും കൊണ്ട് റോസാചെടി പൂന്തോട്ടങ്ങളിലെ പ്രധാനിയായി മാറിയിട്ടുണ്ട്. റോസ് ചെടികൾക്കും വേനൽക്കാലം പ്രിയങ്കരം തന്നെ.റോസാ ചെടി നന്നായി പുഷ്പിക്കാൻ വളപ്രയോഗം കൊമ്പുകോതൽ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നടുന്ന സമയത്ത് തന്നെ വളപ്രതിയോഗത്തിൽ ശ്രദ്ധിച്ചു തുടങ്ങാം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, മേൽമണ്ണ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് ചട്ടികൾ നിറയ്ക്കാം. കുഴികളിൽ നട്ട ചെടികൾക്ക് ഓരോ വർഷവും അഞ്ചു മുതൽ 10 കിലോഗ്രാം വരെ ജൈവ വളം നൽകണം. ചാണകം, പച്ചില, കോഴിവളം, പിണ്ണാക്ക്തെളി എന്നിവയിലേതെങ്കിലും നൽകാം. റോസിന് ഏറ്റവും പ്രിയപ്പെട്ട വളമാണ് എല്ലുപൊടി. ചെടി ഒന്നിന് 50 ഗ്രാം വീതം റോസ് മിക്സ്ചർ ചുവട്ടിൽനിന്ന് മാറ്റി ഇട്ടുകൊടുക്കുന്നതും നന്നായി പുഷ്പിക്കാൻ സഹായിക്കും.ചായ ഉണ്ടാക്കിയ ശേഷം ബാക്കി വന്ന തേയിലചണ്ടിയും മുട്ടത്തോടും പഴത്തൊലിയും നന്നായി മിക്സിയിൽ അടിച്ച് വെള്ളം ചേർത്ത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിച്ചാൽ നന്നായി പുഷ്പിക്കും. വർഷത്തിലൊരിക്കൽ റോസാചെടിയുടെ കൊമ്പുകോതണം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് കൊമ്പ് കോതിക്കൊടുക്കേണ്ടത്. കോതിയെ കൊമ്പുകളിൽ രോഗ കീടങ്ങൾ കടക്കാതിരിക്കാൻ ബോർഡോ പേസ്റ്റ് പുരട്ടാം. വേനൽക്കാലത്ത് ദിവസവും നനയ്ക്കാൻ ശ്രദ്ധിക്കണം ഗ്ലാഡിയോലസ് കോം എന്നറിയപ്പെടുന്ന കിഴങ്ങുകൾ നട്ടുവളർത്തുന്ന സസ്യമാണ് ഗ്ലാഡിയോലസ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ നട്ടാൽ മൂന്നുമാസംകൊണ്ട് ചെടികൾ പുഷ്പിക്കും. നീണ്ട തണ്ടുകളിൽ അനേകം പൂക്കളുണ്ടാകും. വെള്ള, മഞ്ഞ, പിങ്ക്, ചുവപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഗ്ലാഡിയോലസ് ലഭ്യമാണ്. കിഴങ്ങുകളുടെ വലിപ്പം ചെടിയുടെ വളർച്ചയേയും പുഷ്പിക്കലിനേയും ബാധിക്കും. നന്നായി ജൈവവളം ചേർത്ത മണ്ണിലാണ് ഗ്ലാഡിയോലസ് നടേണ്ടത്. അഗ്നിരേഖ, അപ്സര, അർച്ചന, മൻമോഹൻ, മനോഹർ എന്നിങ്ങനെ അനേകം ഇനങ്ങളുണ്ട്. ഉയരത്തിൽ വളരുന്നവയ്ക്ക് താങ്ങു നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി ജലസേചനവും നൽകണം സൂര്യകാന്തി ലോകത്താകമാനം ആരാധകരുള്ള സസ്യമാണ് സൂര്യകാന്തിക്ക് സൂര്യനെ പോലെ ജ്വലിക്കുന്ന നിറമാണ്. ആരോഗ്യകരമായ ഭക്ഷ്യഎണ്ണ നൽകുന്ന സസ്യം എന്ന നിലയിലും ഭക്ഷ്യയോഗ്യമായ വിത്തുകൾ നൽകുന്നു എന്നതിനാലും സൂര്യകാന്തിക്ക് പ്രിയമേറെയാണ്. കഠിനമായ ചൂടും താങ്ങാനാവുന്ന സസ്യമാണിത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലത്താണ് സൂര്യകാന്തി നടേണ്ടത്. ജൈവവളങ്ങളും ധാരാളം മുട്ടത്തോടും ചുവട്ടിൽ ചേർക്കുന്നത് വലിയ പുഷ്പങ്ങളുണ്ടാകാൻ സഹായിക്കും. നല്ല നീർവാർച്ചയുള്ള മാധ്യമത്തിലാണ് സൂര്യകാന്തി നടേണ്ടത്. ആവശ്യത്തിനുമാത്രം ജലസേചനം നൽകാൻ ശ്രദ്ധിക്കണം ജമന്തി കാലങ്ങളായി മലയാളിയുടെ പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ജമന്തി അഥവാ ക്രിസാന്തിമം . സ്വർണ്ണനിറമുള്ള പുഷ്പം എന്നാണ് ക്രിസാന്തിമം എന്ന പേരിന്റെ അർത്ഥം. വിവിധ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഇന്ന് ജമന്തി ലഭ്യമാണ്. 7 ദിവസം വരെ വാടാതെ നിൽക്കാൻ കഴിയുന്നതിനാൽ നല്ല ഒരു കട്ട്ഫ്ലവറായി ഉപയോഗിക്കാറുണ്ട്. സിംഗിൾ, സെമിഡബിൾ, റഗുലർ തുടങ്ങി പതിനഞ്ചോളം ജമന്തി വിഭാഗങ്ങളുണ്ട്. പുതിയ മുളകളും വേരുപിടിച്ച ശാഖകളും ചുവട്ടിൽ നിന്നും പൊട്ടിമുളയ്ക്കുന്ന തൈകളുമെല്ലാം നടാനായി ഉപയോഗിക്കാം. മണലും കരിയിലപ്പൊടിയും കലർത്തിയ മാധ്യമത്തിൽ മുറിച്ചെടുത്ത ഭാഗങ്ങൾ വേരിറങ്ങാനായി നടാം. രണ്ടാഴ്ചയ്ക്കുശേഷം ഇവ ചട്ടികളിലേക്ക് മാറ്റുകയുമാവാം. ചട്ടികളിൽ മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് നിറക്കാം. പുളിപ്പിച്ച ചാണകം, പിണ്ണാക്ക് എന്നിവയുടെ തെളിയെടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ച് ചുവട്ടിൽ ഒഴിക്കുന്നതും വളർച്ചയ്ക്ക് വളരെ നല്ലതാണ്. കൃത്യമായി ജലസേചനം നല്കാനും ശ്രദ്ധിക്കണം. 20 സെന്റിമീറ്ററോളം വളരുന്നതോടെ ചെടികൾ പുഷ്പിക്കാൻ തുടങ്ങും. ഈ സമയം അഗ്രഭാഗം നുള്ളിക്കളയുന്നത് അനേകം ശക്തിയുള്ള ശിഖരങ്ങൾ ഉണ്ടാകാനും അവയിൽ ധാരാളം വലിപ്പമുള്ള പൂക്കൾ ഉണ്ടാകാനും സഹായിക്കും. സെലോഷ്യ കോഴിവാലൻ അഥവാ സെലോഷ്യ എന്നറിയപ്പെടുന്ന സസ്യം രണ്ട് ഇനങ്ങളിൽ ലഭ്യമാണ്. തൂവലിനോട് സമാനമായ രൂപത്തിൽ വളരുന്ന ഇനമാണ് സെലോഷ്യ പ്ലൂമോസ . പരന്ന വെൽവെറ്റ് ഘടനയുള്ള പൂക്കളാണ് സെലോഷ്യ ക്രിസ്സ്റ്റേറ്റ എന്ന ഇനത്തിന്. മനുഷ്യരിലെ സ്ട്രെസ് കുറയ്ക്കാനുള്ള ഫീനോളുകൾ, ഫ്ലാവിനോയിടുകൾ, ആൽക്കലോയിഡുകൾ എന്നിവ ഈ പുഷ്പത്തിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞ, ചുവപ്പ്, പിങ്ക്, ക്രീം എന്നിങ്ങനെയുള്ള ആകർഷകമായ നിറങ്ങളിൽ ഇവ ലഭ്യമാണ്.വിത്ത് പാകി മുളപ്പിച്ച് ഇവ വളർത്തിയെടുക്കാം. വാടാമല്ലി ഗ്ലോബ് അമരാന്ത് എന്ന് അറിയപ്പെടുന്ന വാടാമല്ലി മജന്ത, വെള്ള, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. അധികം പരിപാലനങ്ങൾ ഇല്ലാതെതന്നെ വാടാമല്ലി നന്നായി പുഷ്പിക്കും. വിത്തു പാകി മുളപ്പിച്ചും തൈകൾ നട്ടും ഇവ വളർത്തിയെടുക്കാം. ഒരു അലങ്കാരസസ്യം എന്നതിനു പുറമേ ഡ്രൈ ഫ്ലവർ നിർമാണത്തിനും വാടാമല്ലി ഉപയോഗിക്കുന്നുണ്ട്. സീനിയ അല്പം ശ്രദ്ധയുണ്ടെങ്കിൽ എളുപ്പം വളർത്താവുന്നവയും ധാരാളം പൂക്കൾ വിരിയുകയും ചെയ്യുന്ന സസ്യമാണ് സീനിയ. മഞ്ഞ, ചുവപ്പ്, പിങ്ക് എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങളിലും വലിപ്പത്തിലുമുള്ള ആകർഷകമായ പുഷ്പങ്ങളുണ്ട്. വേനൽ കാലത്ത് ഇവ നന്നായി പുഷ്പിക്കും. ഡാലിയ വേനൽക്കാലത്ത് വളർത്താവുന്ന മറ്റൊരു പൂച്ചെടിയാണ് ഡാലിയ. ആകർഷകമായ വലിയ പൂക്കളാണ് ഇവയുടെ പ്രത്യേകത. ചെറിയ രീതിയിൽ തണൽ ലഭിക്കുന്ന ഇടങ്ങളിൽ നടാം. കിഴങ്ങുകളും വേരുപിടിപ്പിച്ച തൈകളും നട്ട് ഡാലിയ വളർത്താം. നന്നായി ജൈവവളം നൽകുന്നതിനോടൊപ്പം കൃത്യമായി നന നൽകാനും ശ്രദ്ധിക്കണം. ചെമ്പരത്തി മലയാളികൾക്ക് ചെമ്പരത്തിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല ബഹു വർണ്ണങ്ങളിലും വലിപ്പത്തിലുമുള്ള ചെമ്പരത്തി പൂവുകൾക്ക് വേനൽക്കാലത്ത് പ്രത്യേക തിളക്കമാണ്. കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
നുള്ളിലേക്ക് ഒതുക്കിവയ്ക്കാവുന്ന കഥകളല്ല ഹരികുമാറിന്റേത്. വിവിധ ഭാവങ്ങളിൽ കുട്ടികളും സ്ര്തീകളും നിറഞ്ഞുനിന്ന ഒരു കഥാലോകം. നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമായ കഥകൾ. ഓരോ കഥയും അനേകം ആന്തരപാഠങ്ങൾ ഉൾെക്കാള്ളുന്നവയാണ്. പൊതുസമൂഹത്തിന്റെ മുഖംമൂടികൾക്കെതിരെ ആരവങ്ങളൊന്നുമില്ലാതെ എന്നും ഹരികുമാർ കലമ്പിക്കൊണ്ടിരുന്നു. തന്റേതായ ഒരു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിസ്വരോടും ഏകാകികളോടും പക്ഷം ചേർന്നിരുന്നു. വൈവിധ്യമാർന്ന ആ കഥാലോകത്തിലേക്ക് കടക്കുമ്പോൾ ആദ്യം നമ്മെ ആകർഷിക്കുന്നത് കുട്ടികളാണ്. നിഷ്‌കളങ്കതയുടെ മൂർത്തിമദ്ഭാവങ്ങളെന്നോ ദൈവദൂതരെന്നോ വിശേഷിപ്പിക്കാവുന്ന പഞ്ഞിക്കെട്ടുപോലെയുള്ളവരും ഭാവനയുടെ അതിരില്ലാത്ത ലോകത്ത് സഞ്ചരിക്കുന്നവരും അതിലൂടെ അവരുടേതായ ഒരു ലോകം സൃഷ്ടിക്കുന്നവരുമാണ് ഈ കുട്ടികൾ. ഈ കുട്ടികൾക്കൊപ്പം അവരെ വീക്ഷിക്കുകയും അവരോട് ചേർന്നു നിൽക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാണിയുണ്ട്. പലപ്പോഴും കഥാഖ്യാതാവും ഇതേ കാണിയാവും. അത്ഭുതത്തോടും ആർദ്രതയോടും ഇവരെ നോക്കിനിൽക്കുന്ന ഈ കാണി തന്റേതായ രീതിയിൽ ഈ കുട്ടികളെയും അവരുടെ പ്രതിസന്ധികളെയും അടുത്തറിയാനും ശ്രമിക്കുന്നുണ്ട്. ചിരിക്കാനറിയാത്ത കുട്ടികൾ ഒരു ശിശുവും ശിശുമനസ്സും മലയാള സാഹിത്യത്തിന്റെ ആധാരശിലയായി എന്നും വർത്തിച്ചിരുന്നു. അമ്പാടിക്കണ്ണന്റെ കഥകളിലൂടെ ഈ ശിശുവിനെയാണ് മലയാളിയുടെ മനസ്സ് സാക്ഷാത്കരിച്ചത്. നഷ്ടസ്വർഗങ്ങളുടെ വിലാപവും പുനരാവി ഷ്‌കാരണവുമായി കാല്പനിക സാഹിത്യത്തിൽ ബാല്യകാലം പ്രമേയമായി. കാല്പനികതയുടെ അസ്തമയത്തിനുു ശേഷമാവട്ടെ സമൂഹത്തിൽ നിന്ന് ഭ്രഷ്ടരായി അലയുന്നവരും പൊതുവായ നിയമസംഹിതകളോട് നിരപ്പൊത്തു പോവുന്നതിൽ വിമുഖരുമായ കുട്ടികളുടെ വിഹ്വലതകളായിരുന്നു സാഹിത്യത്തിലേക്ക് കടന്നുവന്നത്. വളർച്ചയുടെ പ്രത്യേക കാലഘട്ടത്തിൽ കുട്ടികളനുഭവിക്കുന്ന സവിശേഷമായ മാനസിക പ്രശ്‌നങ്ങളും മുതിർന്നവരുടെ ലോകത്തിന്റെ സ്വന്തം അസ്തിത്വം നിലനിർത്താനായി അവർ സഹിക്കുന്ന ത്യാഗങ്ങളും പ്രമേയമായ കൃതികൾ ശ്രദ്ധാർഹമായി. ദൈവത്തിന്റെ പ്രവാചകനായ ദേവദൂതരുടെ ഭാഷയിൽ സംസാരിക്കുന്ന ശിശു എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സങ്കല്പത്തിന് ഇതോടെ പരിക്കേറ്റു. ജെയിംസ് ജോയ്‌സിന്റെ ‘ദ സെൽഫ് പോർട്രെയ്റ്റ് ഓഫ് ദ ആർടിസ്റ്റ് ആസ് എ യംഗ് മാൻ’ എന്ന നോവലിലെ സ്റ്റീഫൻ ഡീഡാലസ് ആയിരുന്നു ഇത്തരം സവിശേഷ സ്വഭാവങ്ങളോടെ സാഹിത്യത്തിലേക്ക് കടന്നുവന്ന ആദ്യകഥാപാത്രം. വിശ്വസാഹിത്യത്തിലെന്നപോലെ മലയാള സാഹിത്യത്തിലും ഇതേപോലെ സവിശേഷതയുള്ള ബാലകഥാപാത്രങ്ങളുണ്ടായി. സങ്കീർണ ജീവിതസമസ്യകളോട് ഏറ്റുമുട്ടുമ്പോൾ പകച്ചുപോവുന്നവരും ഉള്ളിലുണരുന്ന ആയിരം വെളിപാടുകൾക്ക് തൃപ്തികരമായ ഉത്തരം കിട്ടാതെ അലയുന്നവരുമായ കഥാപാത്രങ്ങളെ മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തിയ എഴുത്തുകാരിൽ പ്രമുഖനാണ് ഇ. ഹരികുമാർ. നഗരത്തിലെ ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ കഴിയുന്ന അണുകുടുംബത്തിലെ അംഗമായ ഒറ്റക്കുട്ടിയാണ് പലേപ്പാഴും ഹരികുമാറിന്റെ കഥാപാത്രം. പൂക്കളും കിളികളും ജൈവികതയും ഹരിതാഭയും, എന്തിനേറെ, ആകാശംപോലും നിഷേധിക്കപ്പെട്ട ഈ കുട്ടികളോരോരുത്തരും ഭീഷണമായ തരത്തിൽ ഒറ്റയ്ക്കാണ് ജീവിതപ്രാരാബ്ധങ്ങളും ജോലിത്തിരക്കുകളുമായി നെട്ടോട്ടമോടുന്ന മാതാപിതാക്കളും ഈ കുട്ടികളുമായുള്ള ബന്ധം അപകടകരമാംവിധം ആടിയുലയുന്നു. തിരക്കുകളുടെ പേരിൽ അവഗണിക്കുന്ന നിർദേശങ്ങൾ മാത്രം നൽകുന്ന മാതാപിതാക്കളെ ഈ കുട്ടികളും അവഗണിക്കുന്നു. അവർ സ്വന്തം വല്മീകത്തിലേക്ക് ഒതുങ്ങുന്നു. സ്വന്തം ഏകാകിതബോധ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി അങ്ങനെയൊരു സാഹചര്യത്തിൽ പെടുന്ന കുട്ടി തന്റേതായ മാർഗങ്ങളാവിഷ്‌കരിക്കുന്നതായി മന:ശാസ്ര്തപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഏകാകിതയിൽ നിന്നു പുറത്തുകടക്കാനായി ഈ കുട്ടികൾ അവരുടേതായ മാർഗങ്ങൾ കണ്ടെത്തുന്നു. ഒരു കുട്ടി ദിനോസർ രാത്രി മുഴുവനും തന്റെ മുറിക്കു പുറത്ത് കാവൽ നിൽക്കുന്നു എന്നും അത് രാത്രിയിൽ തന്റെ മുഖത്ത് നക്കാറുണ്ടെന്നും വാദിക്കുന്ന ദിനോസറിന്റെ കുട്ടിയിലെ രാജീവൻ അത്തരം ഒരു സങ്കല്പത്തിലൂടെ സ്വന്തം ഏകാകിതയെ മറികടക്കുന്നു. പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറുമ്പോൾ ദിനോസറിന് നിൽക്കാൻ പാകത്തിലായിരികകണം തന്റെ മുറി എന്ന അവന്റെ ആഗ്രഹം എത്രമാത്രം ആ സങ്കല്പവുമായി അവൻ ചേർന്നുനിൽക്കുന്നു എന്ന് വ്യക്തമാക്കുന്നു. രാത്രി രാജീവന്റെ മുറിയിലെത്തുന്ന രാജീവന്റെ അച്ഛന് അവനോട് അസൂയ തോന്നുന്നു എന്നെഴുതുമ്പോൾ കഥാകൃത്ത് രാജീവനും ദിനോസറും തമ്മിലുള്ള ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ഡോ. ഗുറാമിയുടെ ആശുപത്രിയായി വിശേഷിപ്പിക്കപ്പെടുന്നത് ഒരു ഫിഷ് ടാങ്കാണ്. അമ്മ മരിച്ചുപോയ വിജുവാണ് ഈ കഥയിലെ കുട്ടി. അവൻ ആ ഫിഷ് ടാങ്കിലെ മത്സ്യങ്ങളോട് കിന്നാരം പറഞ്ഞും അത് വൃത്തിയാക്കിയുമാണ് സമയം നീക്കുന്നത്. അവർ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാെറടുപ്പുകൾക്കിടെ ഒരു മത്സ്യം പ്രസവിക്കുന്നു. അന്ന് ഫിഷ് ടാങ്കിലെ വെള്ളം മാറ്റാൻ തുടങ്ങുന്ന വിജുവിനോട് കുഞ്ഞുങ്ങൾക്ക് അമ്മയുടെ മണം കലർന്ന വെള്ളം ആവശ്യമാകയാൽ ഇന്ന് വെള്ളം മാറ്റേണ്ട എന്ന് പറയുന്നു. ആ ഒരു ചെറിയ വാചകം അവനിൽ ഉണ്ടാക്കിയ പരിണാമം അത്ഭുതാവഹമായിരുന്നു. ഈ വീട് വിട്ട് പുതിയ വീട്ടിലേക്ക് മാറേണ്ട എന്ന് ശഠിക്കുന്ന കുട്ടി അന്ന് തന്നെ പൊതിഞ്ഞു നിൽക്കുന്ന അമ്മമണങ്ങൾ പുതിയ വീട്ടിൽ ലഭ്യമാവുമോ എന്ന സന്ദേഹത്തിൽ എത്തുന്നു. ആ വീടിന്റെ ഓർമകളിൽ നിന്ന് രക്ഷപ്പെടാനായി പുതിയ വീട് തിരഞ്ഞെടുക്കുന്ന അച്ഛനും അവിടെനിന്ന് സുരക്ഷിതത്വം നേടുന്ന മകനും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നു. ചിരിച്ച് ഉല്ലസിച്ചാർക്കുന്ന കുട്ടികൾക്കിടയിൽ ഒരിക്കലും ചിരിക്കാതെയിരിക്കുന്ന േരണു എന്നൊരു കുട്ടിയുണ്ട്. ഈ കഥാലോകത്ത് ഒരു ബേബി ഡേ കെയർ സെന്ററിലെ അദ്ധ്യാപികയുടെ വാക്കുകളിലും ചിന്തകളിലുമാണ് കഥ ആഖ്യാനം ചെയ്യപ്പെടുന്നത്. മാതാപിതാക്കളും കുട്ടിയും തമ്മിലും അച്ഛനമ്മമാർ തമ്മിലുമുള്ള ബന്ധശൈഥില്യം വായനക്കാർക്ക് ലഭ്യമാവുന്നത് അവളെ കൂട്ടിക്കൊണ്ടുപോവാൻ എത്താൻ വൈകുന്ന ദിവസം അവ ർ മരിച്ചുപോയിക്കാണും എന്ന് അവൾ പറയുമ്പോഴത്തെ നിസ്സംഗതയാണ് ആ തകർച്ച പൂർണമായും വ്യക്തമാക്കുന്നത്. സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ വ്യക്തമായി ബാല്യത്തിൽ വെളിപ്പെട്ടു കിട്ടുകയില്ല. മുതിർന്നവരോട് ചോദി ക്കുമ്പോഴാകട്ടെ തൃപ്തികരമായ ഉത്തരം ലഭിക്കുന്നുമില്ല. പിന്നെ സ്വന്തം ന്യായീകരണങ്ങളിലും കുട്ടികളെത്തിച്ചേരുന്നു. പലപ്പോഴും ഈ അറിവുകൾ മനസ്സിലേല്പിക്കുന്ന ആഘാതങ്ങളിൽ നിന്ന് പുറത്തു കടക്കാൻ സ്വയം വഴികൾ തേടുകയും ചെയ്യുന്നു. തന്റെ സഹപാഠികളുടെ കഴിവുകളെപ്പറ്റി വാചാലമായി സംസാരിക്കുകയും ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുന്ന രാജുവാണ് ‘ഒരു കങ്ഫു ഫൈറ്ററി’ലെ കഥാപാത്രം. സ്വതവേ വാചാലനാവുന്ന കുട്ടി പെട്ടെന്നൊരു ദിവസം മൗനിയാവുന്നു. ഈ മാറ്റത്തിന്റെ പൊരുൾ അച്ഛനും അമ്മയ്ക്കും പിടികിട്ടുന്നില്ല. ”ഡാഡി എന്താണ് എല്ലാവർക്കും ധാരാളം പണമുണ്ടാവാത്തത്?” എന്ന ചോദ്യം പൊടുന്നനെ അവനിൽനിന്നുണ്ടാകുമ്പോൾ മകന്റെ വിജ്ഞാനത്തിന്റെയും ചിന്തയുടെയും വ്യതിയാനതയുടെ ആരംഭമായി അച്ഛൻ ഇത് സ്വീകരിക്കുന്നുമുണ്ട്. അവൻ വല്ലാതെ മെലിയുന്നു എന്നത് അച്ഛനും അമ്മയും ്രശദ്ധിക്കുകയും അതിനെപ്പറ്റി അവനോട് ചോദിക്കുമ്പോൾ വളരെ നിസ്സാരമായി അവൻ അതി നെ തള്ളിക്കളയുകയും ചെയ്യുന്നു. ഒരു ദിവസം ഉച്ചയ്ക്ക് സ്‌കൂളിലെത്തുന്ന അവന്റെ അമ്മ ഉച്ചഭക്ഷണം ഒരു മെലിഞ്ഞ കുട്ടിയുമായി പങ്കുവയ്ക്കുന്ന മകനെ കാണുന്നു. സ്‌കൂളിലെ പിയൂണിന്റെ മകനായ ആ കുട്ടിക്ക് എന്നും ഉച്ചഭക്ഷണം നൽകുന്നത് രാജുവാണ് എന്ന് ക്ലാസ്ടീച്ചർ പറയുന്നത് വളരെ സന്തോഷത്തോടെയാണ്. പക്ഷേ ആ ദാനശീലം അച്ഛന് പൊറുക്കാനാവുന്നില്ല. അയാളവനെ ക്രൂരമായി അടിക്കുന്നു. ആ മർദനത്തിനിടയിൽ അയാൾ അവനോട് ‘അങ്ങനെ കൊടുക്കണമെങ്കിൽതന്നെ രണ്ട് ചപ്പാത്തി അവന് കൊടുത്തിട്ട് മൂന്നെണ്ണം നിനക്ക് തിന്നാമായിരുന്നില്ലേ’ എന്ന ചോദ്യം ഇടത്തരക്കാരൻ തന്റെ പ്രസിദ്ധരാക്കാനാഗ്രഹിക്കുന്ന ദാനശീലത്തിന്റെ ഭാഗമാണ്. മകന്റെ മറുപടി ഇതിന്റെ വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്നു. ”എനിക്ക് വൈകുന്നേരം വന്നാലും കഴിക്കാമല്ലോ. ബെൻസിക്ക് അപ്പോഴും ഒന്നും കിട്ടാനില്ല” എന്ന വാക്കുകൾ അയാളെ തകർത്തുകളയുന്നു. മകനെ അടിക്കേണ്ടി വന്നതിന്റെ കുറ്റബോധം തീർക്കാനാണ് അവന് ഒരു കളിപ്പാട്ടം വാങ്ങാനായി അവനെയും കൂട്ടി അയാള കടകൾ തോറും കയറിയിറങ്ങുന്നത്. വലുതായാൽ താൻ ഒരു കുങ്‌ഫു മാസ്റ്ററാവും എന്ന് രാജു പറയുന്നത്. ബെൻസിയെ ആരും ഉപദ്രവിക്കാതിരിക്കുന്ന ഒരു ലോകം, എല്ലാവർക്കും ധാരാളം പണമുണ്ടാവുന്ന ഒരു ലോകനിർമിതിക്കായുള്ള പടയൊരുക്കത്തിനാണ്. ധാരാളം പണം ഉണ്ടാവാനായി പച്ചപ്പയ്യിനെ തേടിപ്പോവുന്ന ശാലിനിയും തന്റേതായ മാർഗത്തിലൂടെ കുടുംബത്തിലെ വിഷമതകൾക്ക് പരിഹാരം കാണുകയാണ്. ഹരികുമാറിന്റെ കഥാലോകത്തെ എല്ലാ കുട്ടികളും പ്രായത്തേക്കാൾ കവിഞ്ഞ വളർച്ച പ്രകടിപ്പിക്കുകയും തങ്ങളുടെ ചുറ്റുമുള്ള പ്രശ്‌നങ്ങൾക്ക് തങ്ങളാലാവുന്ന വിധം പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ്. അമ്മ ജോലിക്കു നിൽക്കുന്ന വീടിനെപ്പോലെ തന്റെ വീടിനെ മോടി പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുണ്ട് ‘പുഴക്കക്കരെ കൊച്ചുസ്വപ്നങ്ങൾ’ എന്ന കഥയിൽ. യാഥാർത്ഥ്യങ്ങളെ മറച്ചുവച്ച് മറ്റൊരു ലോകം സൃഷ്ടിക്കാനുള്ള ഒരു ശ്രമമാണ് രാജിഎന്ന ഈ കഥാപാത്രം നടത്തുന്നത്. അലക്കുയന്ത്രത്തിൽ തന്റെ പരിതോവസ്ഥകളോട് വളരെ നിർമമതയോടെ പെരുമാറുന്ന ഒരു പെൺകുട്ടിയാണ്, അലക്കുയന്ത്രത്തിൽ സമ്പന്നതയുടെ സകല അഹംബോധങ്ങളും പേറിനിൽക്കുന്ന ശാലിനി എന്ന കുട്ടിയുടെ വീട്ടിലെ വേലക്കാരിയാണ് രാധ. തങ്ങളുടെ പുതിയ വാഷിങ് മെഷീനെപ്പറ്റി വീമ്പു പറയുന്ന ശാലിനിയോട് ഞങ്ങളുടെ വീട്ടിലും ഒരു വാഷിങ് മെഷീനുണ്ടെന്നും ഇപ്പോൾ കേടു വന്നു കിടക്കുകയാണെന്നും പറയുന്നു. രാധയുടെ വീട്ടിലെ ആ വാഷിങ് മെഷീൻ കാണാനായി വളരെ കഷ്ടപ്പെട്ട് അമ്മയിൽ നിന്നും അനുവാദം വാങ്ങി അവൾ രാധയ്‌ക്കൊപ്പം പോവുന്നു. അവിടെയെത്തുമ്പോൾ വൃത്തികെട്ട അവളുടെ കുടിലിൽ രോഗാതുരയായി തളർന്നു കിടക്കുന്ന തന്റെ അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ട് തികഞ്ഞ നിസ്സംഗതയോടെ രാധ അതാണ് തന്റെ കേടുവന്ന വാഷിങ് മെഷീൻ എന്നു പറയുമ്പോൾ ശാലിനി കരഞ്ഞുപോവുന്നു. അവിടെ നിന്നും രക്ഷപ്പെടാനായി ഓടിപ്പോവുന്ന കുട്ടിക്ക് രാധയുടെ നിർവികാരമായ പറച്ചിൽ ഏല്പിക്കുന്ന ആഘാതമാണ് ആ ഓട്ടത്തിന്റെ അടിസ്ഥാനം. ‘നഗരവാസിയായ ഒരു കുട്ടി’യിലും അമ്മ ജോലി ചെയ്യുന്ന വീട്ടിലെ യജമാനനെ അവിചാരിതമായി പരിചയപ്പെടുന്ന ദിനേശ് ആണ് കഥാപാത്രം. അവന് അയാൾ അപരിചിതനാണെങ്കിലും അയാളെ ഒരു നാട്ടിൻപുറത്തുകാരനായി കണക്കാക്കുന്ന അവൻ നന്നായി സംസാരിക്കുകയും അപ്പോഴത്തെ മനോവേദനകളിൽ നിന്ന് പുറത്തുകടക്കാൻ അയാൾക്കൊരു താങ്ങാവുകയും ചെയ്യുന്നു. കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തരം അവസ്ഥകളും ഹരികുമാറിന് പ്രമേയമാവുന്നുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാക്കുകളും ഒരു പെൺകുട്ടിയിൽ ഉളവാക്കുന്ന ആഘാതങ്ങളാണ് കുങ്കുമം വിതറിയ വഴികൾ എന്ന കഥ. സംഗീത സ്‌കൂളിൽ നിന്ന് വരുന്ന വഴിക്കാണ് ഒരങ്കിളിനെ പരിചയപ്പെടുന്നത്. ഹിമാലയത്തിൽ താൻ തപസ്സു ചെയ്യുകയായിരുന്നു എന്നൊക്കെ അങ്കിൾ പറയുന്നത് വിശ്വസിക്കുന്ന അവൾക്ക് അങ്കിളിനെ ഇഷ്ടമാവുന്നു. വൈകിട്ട് അവൾക്ക് ചോക്ലേറ്റുകളും മമ്മിക്ക് പൂക്കളുമായി അങ്കിൾ എത്തുമ്പോൾ വലിയ സന്തോഷമാവുന്നു. അമ്മയും അങ്കിളും വർത്തമാനം പറഞ്ഞുതുടങ്ങുമ്പോൾ വലിയവരുടെ സംസാരം കേൾക്കാനിഷ്ടമല്ലാത്തതിനാൽ അവൾ കൂട്ടുകാരനായ ഡിംബിന്റെയൊപ്പം കളിക്കാൻ പോവുന്നു. അവൻ ‘ലൂഡോ’വിൽ കള്ളത്തരം കാണിച്ചതിനാൽ അവനോട് പിണങ്ങി അവൾ വീട്ടിലെത്തുന്നു. കിടപ്പുമുറിയുടെ വാതിൽ അടഞ്ഞുകിടന്നിരുന്നതിനാൽ അവൾ ഒരു കോമിക് പുസ്തകവുമായി കാർെപ്പറ്റിൽ കിടന്ന് ഉറങ്ങിപ്പോവുന്നു. ആ ഉറക്കത്തിൽ തന്നെയുമെടുത്ത് കാഴ്ചബംഗ്ലാവിൽ പോകുന്നത് സ്വപ്നം കാണുന്നു. അതോടെ അവൾക്ക് അങ്കിളിനോടുള്ള അടുപ്പം വർധിക്കുന്നു. അവളുടെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരം നൽകാനും അങ്കിൾ തയ്യാറാവുന്നത് അവളുടെ സന്തോഷത്തിന് നിദാനമാവുകയും ചെയ്യുന്നു. വൈകുന്നേരം ഡാഡി വരുമ്പോൾ അവൾ അങ്കിളിനെപ്പറ്റി വിസ്തരിച്ച് പറയുകയും അദ്ദേഹം അത് വളരെ താത്പര്യത്തോടെ കേൾക്കുകയും ചെയ്യുന്നു. അങ്കിൾ കൊണ്ടുവന്ന പൂക്കൾ തനിക്ക് കാണിച്ചുതരില്ലേ എന്ന ചോദ്യവും അപ്പോൾ ഡാഡിയുടെ മുഖത്തുണ്ടായിരുന്ന പ്രത്യേക ഭാവവും ഒക്കെക്കൂടി അവളെ സംശയാലുവാക്കുന്നു. കഴിഞ്ഞ സംഭവങ്ങൾ ഒന്നൊന്നായി അവളുടെ മനസ്സിലേക്ക് കടന്നുവരുന്നു. അതോടെ വളരെപ്പെട്ടെന്ന് അവൾ മറ്റൊരാളായി മാറുന്നു. ആ പരിണാമം കഥാകൃത്ത് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: ”അടഞ്ഞുകിടക്കുന്ന ഒരു വാതിൽ അവളുടെ ഓർമയിൽ എത്തി. അവളുടെ കൊച്ചുമനസ്സിൽ പതഞ്ഞുവരുന്ന സാന്ദ്രത അവൾ അറിഞ്ഞു. ഫ്‌ളവർവേസിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ അവളെ ശത്രുതയോടെ നോക്കി. വൈകുേന്നരം സ്‌കൂൾ വിട്ട് കൂട്ടുകാരികളെല്ലാം പോയി ഒറ്റയ്ക്കു നിൽക്കുമ്പോഴുണ്ടാവുന്ന ഏകാന്തത അവൾക്കനുഭവപ്പെട്ടു. വേലിേയറ്റത്തിൽ ഉയർന്നുവരുന്ന ഒരു വലിയ തിരപോലെ തേങ്ങലുകൾ അവളുടെ ഹൃദയത്തിൽ ഉരുണ്ടുകയറി. ഒരു നിമിഷത്തിൽ നിയന്ത്രിക്കാനാവാതെ അവൾ തലയിണയിൽ മുഖമമർത്തി തേങ്ങിക്കരഞ്ഞു. അച്ഛന്റെ സാന്ത്വനങ്ങളോ അമ്മയുടെ എന്തേ ഉണ്ടായത് എന്ന ചോദ്യമോ ഒന്നും അവൾക്കാശ്വാസമായില്ല. അവൾക്കുണ്ടായ നഷ്ടം അപാരമായിരുന്നു”. സംഗീതയ്ക്ക് താൻ ജീവിതത്തിൽ ഒറ്റയ്ക്കായിരിക്കുന്നു എന്ന് ബോധ്യമാവുന്നു. കളിയിൽ കള്ളത്തരം കാണിക്കുന്നത് ശരിയാണോ എന്നൊരു സംശയം അവൾ അങ്കിളിനോട് ചോദിച്ചപ്പോൾ, കളിയിലെന്നല്ല ഒന്നിലും കള്ളത്തരം കാണിക്കരുത് മോളേ, പ്രത്യേകിച്ച് ജീവിതത്തിൽ, പക്ഷേ ഞങ്ങൾ മുതിർന്നവർ ജീവിതത്തിൽ കള്ളത്തരം കാണിക്കുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോൾ അതവൾക്ക് പൂർണമായും മനസ്സിലായിരുന്നില്ല എങ്കിലും ഇപ്പോൾ ബോധ്യമാവുന്നു. അതോടെ അങ്കിളിനോട് തോന്നിയിരുന്ന ആരാധനാമനോഭാവത്തിനും മാറ്റം വരുന്നു. ചെറിയ കുട്ടിയല്ലേ എന്ന് നിസ്സാരവത്കരിച്ചുകൊണ്ട് ഒരു കുട്ടിയെ മാറ്റിനിർത്തുകയും അവരെ അവഗണിച്ചുകൊണ്ട് മുതിർന്നവർ ചെയ്യുന്ന ഓരോ പ്രവൃത്തികളും, എന്തിനേറെ വാക്കുകൾ പോലും, എങ്ങനെയാണ് കുട്ടിയിൽ കനത്ത ആഘാതം ഏല്പിക്കുന്നതെനന്ന് ഈ കഥ വ്യക്തമാക്കുന്നു. മാതാപിതാക്കൾ എല്ലാ കുട്ടികളെയും ഒരുപോലെ സ്‌നേഹിക്കേണ്ടതാണ്. ചിലരെ മാത്രം സ്‌നേഹിക്കുമ്പോൾ അവഗണിക്കപ്പെടുന്ന കുട്ടിയുടെ മനസ്സിൽ അത് ഉണങ്ങാത്ത മുറിവുളവാക്കുന്നു. ആ മുറിവ് ഒരു ശത്രുതാമനോഭാവമായി വളരുകപോലും ചെയ്യാറുണ്ട്. ‘രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ’ എന്ന കഥയിൽ ഇത്തരം ഒരു പ്രമേയം ഹരികുമാർ അവതരിപ്പിക്കുന്നുണ്ട്. രാഘവൻ, വാസു, സാവിത്രി എന്നീ സഹോദരങ്ങളാണ് ഇവിടെ കഥാപാത്രങ്ങൾ. രാഘവന് അനുജനെ ഇഷ്ടമാണ്. അവന്റെ കഴിവിൽ വിശ്വാസവുമാണ്. എല്ലാവരും അവനെ പുകഴ്ത്തുകയും തന്നെ കടിഞ്ഞൂ ൽപൊട്ടൻ എന്ന് പരിഹസിക്കുകയും ചെയ്യുമ്പോൾ അവന് തോന്നുന്ന സങ്കടം ഇങ്ങനെ ഒരു അനുജൻ ഉണ്ടായിരുന്നില്ലെങ്കി ൽ എന്ന ചിന്തവരെ അവനെ എത്തിക്കുന്നു. ഒരൊഴിവു ദിവസം സഹോദരർ മൂന്നു പേരും കൂടി വീടിനടുത്തുള്ള തോട്ടിൽ അണകെട്ടുകയും കരിമ്പനപ്പാത്തി കൊണ്ട് തോണി കളിക്കുകയും ചെയ്യുന്നു. തോടിനടുത്തുണ്ടായിരുന്ന കുളത്തിൽ നിന്ന് ആമ്പൽപൂവ് പൊട്ടിച്ച് സാവിത്രിക്ക് മാലയുണ്ടാക്കാമെന്ന ആശയം വാസുവിന്റേതായിരുന്നു. തണ്ടോടെ അതു പറിക്കാനുള്ള ശ്രമത്തിൽ തോണി മുങ്ങുകയും നീന്തലറിയാത്ത വാസു മുങ്ങിത്താഴുകയും ചെയ്യുന്നു. ഭ്രാന്തമായ ഒരു സംതൃപ്തിയാണ് ആദ്യം രാഘവനുണ്ടാവുന്നത്. അവൻ കരയിലേക്ക് നീന്തുന്നു. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കയത്തിലേക്ക് താണു പോവുന്ന വാസുവിനെയും അപ്പോഴും അവനുയർത്തിപ്പിടിച്ചിരിക്കുന്ന ആമ്പൽപൂവും കാണുന്നു. ഈ കാഴ്ച അവനെ പശ്ചാത്താപവിവശനാക്കുന്നു. ഉടനെ തിരികെ നീന്തിച്ചെന്ന് വളരെ കഷ്ടപ്പെട്ട് വാസുവിനെ രക്ഷിക്കുന്നു. അച്ഛൻ വന്നാൽ കിട്ടാൻ പോവുന്ന ശിക്ഷയേക്കാളേറെ താൻ അവനെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നത് അവന് മനസ്സിലായിട്ടുണ്ടാവുമോ എന്ന ഭയമാണ് രാഘവനെ അസ്വസ്ഥനാക്കുന്നത്. അച്ഛൻ വരുമ്പോഴാവട്ടെ ആരാധന കലർന്ന ശബ്ദത്തിൽ ഏട്ടന്റെ സാഹസികതയെപ്പറ്റി അനുജൻ വാചാലനാവുന്നു. ഇതുകൂടി കേൾക്കുമ്പോൾ ഏട്ടൻ തളർന്നുപോവുന്നു. പക്ഷെ ഉള്ളി ലെവിടെയോ അനുജനോടുണ്ടായിരുന്ന വൈരാഗ്യം അലിഞ്ഞുതീരുന്നു. ‘സഹോദരസ്പർധ’ (ലധഠഫധഭഥ റധവടറഫസ) ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന മറ്റൊരു കഥ മലയാള സാഹിത്യത്തിൽ ഇല്ല. നഷ്ടക്കാരികളുടെ ലോകം കുട്ടികൾ കഴിഞ്ഞാൽപ്പിന്നെ ഹരികുമാറിന്റെ കഥാപാത്രങ്ങളിലധികവും സ്ര്തീകളാണ്. നമ്മുടെ ആദ്യകാല സാഹിത്യകൃതി കളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വർണ്യവസ്തുക്കളായ സ്ര്തീകളല്ല ഇവിടെ കഥാപാത്രങ്ങൾ. പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ പൂർണമായും തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കലും സംഭവിക്കലുമാണത്. പലപ്പോഴും ലൈംഗികത തുറന്ന് ചർച്ച ചെയ്യുന്ന കഥകളിലാണ് ഹരികുമാറിന്റെ സ്ര്തീകഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നത്. മലയാളിയുടെ സദാചാരബോധ്യങ്ങളിൽ ഇനിയും കടന്നുചെല്ലാത്ത ഒരു പ്രമേയമാണ് ലൈംഗികത. പക്ഷേ കപട സദാചാര ബോധ്യങ്ങൾ അവർ സദാ വച്ചുപുലർത്തുകയും ചെയ്യുന്നു. അത്തരം ബോധ്യങ്ങളെയും വിചാരങ്ങളെയും ഹരികുമാറിന്റെ കഥാപാത്രങ്ങൾ തള്ളിക്കളയുന്നു. ‘സ്‌നേഹമുള്ളിടത്തോളം ഏതു ലൈംഗികബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഭാര്യയും ഭർത്താവും കൂടിയുള്ളതുകൂടി വ്യഭിചാരമാണ്, ഉടനെ നിർത്തേണ്ടതാണെ’ന്ന് ‘സ്ര്തീഗന്ധമുള്ള ഒരു മുറി’ എന്ന കഥയിൽ മോഹൻ എന്ന കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നതിലൂടെ ലൈംഗികതയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ കഥാകൃത്ത് അവതരിപ്പിക്കുന്നു. ലൈംഗിക തൊഴിലാളികൾ എന്ന് സമൂഹം പൊതുവെ വിശേഷിപ്പിക്കുന്ന അനേകം സ്ര്തീകൾ ഈ കഥാലോകത്തുണ്ട്. അവർ എങ്ങനെ ഈ അവസ്ഥയിലെത്തി എന്ന അന്വേഷണമാണ് കഥകളിൽ കാണുന്നത്. ‘ലോഡ്ജിൽ ഒരു ഞായറാഴ്ച’, ‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം’, ‘ഒരു ദിവസത്തിന്റെ മരണം’, ‘തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം’, ‘അമ്മേ അവര് നമ്മുടെ ആകാശം കട്ടെടുത്തു’, ‘ദേശാടനക്കിളി പോലെ അവൾ’, ‘തിമാർപൂർ’ ഇങ്ങനെ എത്രയോ കഥകൾ. കുടുംബപ്രാരാബ്ധം മുഴുവനും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്ന ഈ സ്ര്തീകളെല്ലാം ഭർത്താവിന് മരുന്നു വാങ്ങാനും കുട്ടികളെ പോറ്റാനും ഒക്കെയാണ് സാമൂഹ്യ സദാചാര ബോധ്യങ്ങളെ തള്ളിക്കളയുന്നത്. ഇവരോട് ഇടപഴകുന്ന പുരുഷ കഥാപാത്രം ഇനി ഇതാവർത്തിക്കരുത് എന്ന് നിഷ്‌കർഷിക്കുന്നത് പൂർണമായും അവരോട് സഹഭവിച്ചിട്ടുതന്നെയാണ്. (തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം) തിമാർപൂർ എന്ന കഥയിൽ തലേന്ന് അവൾ ആരുടെ കൂടെയാണ് കിടന്നത് എന്ന ചോദ്യത്തിൽ പുരുഷ സ്വാർത്ഥത നിറഞ്ഞുനിൽക്കുന്നുെണ്ടങ്കിലും ”ബാബുജി എത്ര നല്ലവനാണ്” എന്ന അവളുടെ പറച്ചിലിൽ അയാൾ അവളെ കരുതിയത് വ്യക്തമാവുന്നുണ്ട്. ഒരു പുതിയ യന്ത്രം വരുന്നതോടെ ജോലി നഷ്ടമാവുമോ എന്ന ഭയം സൂക്ഷിക്കുന്ന ഒരു ദിവസത്തിന്റെ മരണത്തിലെ കഥാപാത്രം ജോലി സ്ഥിരമാവും എന്ന തോന്നലിൽ യജമാനന് വഴങ്ങുകയാണ്. ആ ജോലിയുടെ നിലനില്പിനായി എന്തു ത്യാഗവും സഹിക്കാൻ അവൾ തയ്യാറായിരുന്നു. അന്ന് തന്റെ ശരീരം വിറ്റു കിട്ടിയ പണത്തിന് അവൾ രണ്ട് ബനിയനുകൾ വാങ്ങുന്നു. അവ കീറിയതായിരുന്നു എന്നു കാണുമ്പോൾ അവളുടെ പ്രവൃത്തികൾക്ക് കിട്ടുന്ന ശിക്ഷ എന്ന സാമൂഹ്യ സദാചാര ബോധ്യങ്ങൾക്കപ്പുറത്ത് ചൂഷണത്തിന്റെ ഒരു വലിയ ശൃംഖല നീണ്ടുകിടക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. ഫ്‌ളാറ്റുകൾ പൊളിക്കപ്പെടുന്നതിനനുബന്ധമായി വീട്ടുകാർ അവിടെനിന്നും പോകുമ്പോൾ വീട്ടുവേലക്കാരികളുടെ ഉത്കണ്ഠകൾ ‘അമ്മേ അവര് നമ്മുടെ ആകാശം കട്ടെടുത്തു’ എന്ന കഥയിൽ കാണാം. അവസാനം ആ സ്ര്തീകളും ജീവിക്കാനായി ഒരു വഴി കണ്ടെത്തുന്നു. ഉയർന്നുവരുന്ന ബഹുനില കെട്ടിടങ്ങളെ നോക്കി അവര് നമ്മുടെ ആകാശം കട്ടെടുത്തു എന്നു പറയുമ്പോൾ അവ മറച്ചുകളഞ്ഞ അവന്റെ ആകാശക്കാഴ്ചകൾക്കും അപ്പുറത്ത് മറ്റൊരു മാനം കൈവരുന്നു. എല്ലാ പതിവുകാരെയും സ്വീകരിച്ചശേഷം ഭർത്താവിനെ സ്വീകരിക്കുകയും കുഞ്ഞിന് മുല കൊടുക്കുകയും ചെയ്യുന്ന സ്ര്തീയും ഈ കഥാലോകത്തിന്റെ ഭാഗമാണ്. അവർ ആഗ്രഹിക്കുന്നതിലധികം പണം നൽകുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്ന ചില ഉപഭോക്താക്കളുണ്ടെങ്കിലും പണം നൽകാതെ പറഞ്ഞയയ്ക്കുന്നവരും കുറവല്ല. തിമാർപൂർ, ലോഡ്ജിൽ ഒരു ഞായറാഴ്ച എന്നീ കഥകളിൽ ഇത്തരം അനുഭവമുണ്ട്. പക്ഷേ ഒരു സൗജന്യവും സ്വീകരിക്കാതെ അർഹമായതു മാത്രം പണത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന സ്ര്തീകളാണിവർ. അത്യാഗ്രഹികളല്ലാത്തവർ. ‘ഓടിട്ട ഒരു ചെറിയ വീട്’, ‘കള്ളിച്ചെടി’, ‘നഷ്ടക്കാരി’, ‘കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു’, ‘മാങ്ങാറിച്ചെടികൾ’ എന്നീ കഥകളിൽ സ്ര്തീകൾ അനുഭവിക്കുന്ന വൈകാരികമായ ഏകാന്തതയാണ് പ്രശ്‌നം. ഈ സ്ര്തീകൾ അനുഭവിക്കുന്ന മോഹഭംഗങ്ങൾ ഒരുവിധത്തിലും മറ്റൊരാൾക്ക് മനസിലാവുകയില്ല. പങ്കുവയ്ക്കപ്പെടാനാവാത്ത നൊമ്പരങ്ങൾ ഇറക്കിവയ്ക്കാനായി ഇവർ ചിലരെ സ്വീകരിക്കുന്നു. ഒരുപക്ഷേ വളരെ അപരിചിതരായ പുരുഷന്മാർ. ചില താത്കാലിക അഭയങ്ങൾ എന്നുതന്നെ പറയാം. പക്ഷേ അപരിചിതത്വത്തിന്റെ യാതൊരു ശങ്കയും കൂടാതെ അവരോട് തങ്ങളുടെ പ്രതിസന്ധികൾ തുറന്നുപറയാനവർക്ക് മടിയും ഇല്ല. വികലാംഗനായ ഭർത്തവിനെ ആ കുറവ് അറിഞ്ഞുകൊണ്ട് സ്വീകരിച്ചിട്ടും തനിക്കുണ്ടായ ഇച്ഛാഭംഗം വളരെ വലുതായിരുന്നു എന്നു പറയുന്ന ഓടിട്ട ഒരു ചെറിയ വീട്ടിലെ രേണുക കൂട്ടുകാരിയുടെ ഭർത്താവിനോട് ”എന്നെ ഒന്ന് മുറുകെ പുണരൂ” എന്നു പറയുേമ്പാൾ സദാചാരത്തിെന്റ കാവൽക്കാർ ഞെട്ടുമെങ്കിലും വായനക്കാർക്ക് അവളോട് ഒരു വെറുപ്പും തോന്നില്ല. അതുകൊണ്ടാണ് ഈ കഥകളെ ആണിന്റെ പെണ്ണെഴുത്ത് ഫെമ്-മെൻ-ഇസം (fem-men-ism) എന്ന വിഭാഗത്തിൽപ്പെടുത്തുന്നത്. മകൻ അമ്മയോടു കാണിക്കുന്ന അമിതമായ അടുപ്പം മൂലം ഏകയായിപ്പോവുന്ന അനിതയാണ് ‘നഷ്ടക്കാരി’യിലെ കഥാപാത്രം. ഭർത്താവിന് സഹോദരിയുമായുള്ള ബന്ധം തന്നെ ഒറ്റപ്പെടുത്തുന്നു എന്നറിഞ്ഞ് അയാളെ ഉപേക്ഷിച്ചു പോവുന്ന സ്ര്തീയാണ് ‘ബസ് തെറ്റാതിരിക്കാൻ’ എന്ന കഥയിലുള്ളത്. എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടണം എന്ന ആഗ്രഹമാണ് കഥയുടെ തലക്കെട്ടായി കടന്നുവരുന്നതും. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അവിവാഹിതകളായി തുടരുന്ന സ്ര്തീകളുടെ പ്രതിസന്ധികൾ മാങ്ങാറിച്ചെടികളിലും ഉണക്കമരങ്ങളിലും കാണാം. അമ്പതു വർഷം മുമ്പുണ്ടായ കേരളം എങ്ങനെയാണ് സ്ര്തീകളെ അടിമകളാക്കി നിർത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കറുത്ത തമ്പ്രാട്ടി എന്ന കഥയിലൂടെ പാരമ്പര്യവാദികളുടെ അവകാശവാദങ്ങളെ ഹരികുമാർ വലിച്ചുകീറുന്നു. മനസ്സിന്റെ അതിലോല ഭാവങ്ങൾ ഹരികുമാറിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം നഗരമാണ്. നഗരത്തിന്റെയും നാഗരിക സമൂഹത്തിന്റെയും ഭാഷയും വ്യാകരണവും വ്യത്യസ്തമാണ്. ആഖ്യാകരണാനുസൃതം നീങ്ങാനാവാതെ പോവുന്ന ഇടത്തരക്കാരന്റെ ജീവിത ദു:ഖങ്ങളാണ് ഈ കഥകളിലൊക്കെ നാം പരിചയപ്പെടുന്നത്. ജീവിതച്ചെലവും പ്രാരാബ്ധങ്ങളും മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിന് മൂന്നാമത്തെ കുട്ടി സന്തോഷത്തിനും ആഹ്ലാദത്തിനും അപ്പുറം ഒരു ഭാരമാണ്. അതുകൊണ്ട് ആ കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിക്കുന്നു. അനിവാര്യത പക്ഷേ കുറ്റബോധത്തെ ഇല്ലായ്മ ചെയ്യുന്നില്ല. ഈ വേദനയാണ് ‘കൂറകളി’ൽ നാം അനുഭവിക്കുന്നത്. അമ്മമനസ്സിന്റെ വേദനയും കുറ്റബോധവുമാണത്. കൂറയെ (പാറ്റ) കൊല്ലുന്നതിനോട് ചേർത്ത് അവതരിപ്പിക്കുമ്പോൾ ഇതിനൊരു അപൂർവ ചാരുത കൈവരുന്നു. സമൂഹത്തിന്റെ പൊതുവായതും അലിഖിതവുമായ രീതികളോട് പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത ഒരാളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും സമൂഹത്തിന് പ്രയാസമായിരിക്കും. അങ്ങനെ ഒരു വൃദ്ധനെയാണ് പ്രാകൃതനായ തോട്ടക്കാരൻ എന്ന നിലയിൽ ഹരികുമാർ പരിചയപ്പെടുത്തുന്നത്. ലോകത്തിനാവശ്യമായ തരത്തിൽ വിഭവങ്ങെളാരുക്കാൻ കഴിയാതെ ലോകദൃഷ്ടിയിൽ പരാജിതനായിപ്പോവുന്ന കലാകാരന്റെ സ്വകാര്യലോകവും പൊതുസമൂഹവും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു അവതരണമായി വേണം ഇതിനെ വായിച്ചെടുക്കാൻ. ആ കഥയിലെ പ്രാകൃതനായ തോട്ടക്കാരൻ തന്റെ അച്ഛനായിരുന്നു എന്ന് ഹരികുമാർ ഒരഭിമുഖത്തിൽ പറയുന്നുമുണ്ട്. കൊച്ചുമക്കൾ ആത്മഹത്യ ചെയ്തതറിഞ്ഞ് പോകുന്ന മുത്തച്ഛൻ ട്രെയിനിൽ ഒരു കള്ളൻ എന്നു കരുതി ആക്രമിക്കപ്പെടുന്നതും ഒരു പഴകിയ പാവയുമായി അയാൾ ഒറ്റപ്പെട്ടുപോവുന്നതുമാണ് ‘വളരെ പഴകിയ ഒരു പാവ’. വികാരങ്ങൾ മനസിലാക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവ് നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെനന്ന് ഈ കഥയും ഓർമപ്പെടുത്തുന്നു. ഏതെങ്കിലും ഒരു പ്രത്യേക തലക്കെട്ടിലേക്ക് ഒതുക്കിനിർത്താനാവാത്ത കഥകളാണ് ഹരികുമാറിന്റേത്. വളരെ വ്യത്യസ്തമായൊരു കഥയാണ് ‘വടക്കുനിന്നൊരു സ്ര്തീ’. സ്‌നേഹത്തിനുള്ള വൈയക്തികാഭിലാഷങ്ങൾ സാമൂഹ്യബന്ധങ്ങൾക്കനുസൃതമാവാതെ വരുമ്പോൾ അനുഭവിക്കുന്ന സംഘർഷവും അടർത്തിമാറ്റപ്പെടുന്ന സ്‌നേഹവും എന്ന വിശദീകരണത്തോടെ വന്ന കഥയാണ് ‘വടക്കുനിന്നൊരു സ്ര്തീ’. പൊതുവെ സാമാന്യയുക്തിക്ക് നിരക്കാത്ത ഒരു തലം ഈ കഥയിലുണ്ട്. സ്ഥലകാല ദുരൂഹതകളുടെ ഇരുണ്ട നരിച്ചീർഗന്ധമുള്ള ഇടനാഴികളിൽ നിന്ന് എഴുന്നേറ്റുവന്ന ഒരു ചെറുപ്പക്കാരിയും അമ്മയും അകാലത്തിൽ സ്‌നേഹം തട്ടിത്തെറിക്കപ്പെട്ടതിന്റെ ഓർമയിൽ ഉരുകിക്കഴിയുന്ന ഒരു വൃദ്ധനും തമ്മിൽ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ ഒരു ചിത്രമാണിത്. ബാല്യകാലത്തെ ഒരു ട്രെയിൻ യാത്രയിൽ നഷ്ടപ്പെടുന്ന സൂര്യകാന്തി വിത്തുകൾ അന്ന് വളരെ േവദനിപ്പിച്ചു എങ്കിലും വർഷങ്ങൾക്കു ശേഷം ഒരു താഴ്‌വരയാകെ നിറഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കണ്ട് മനസ്സ് നിറയുന്ന ഒരാളുടെ കഥയാണ് സൂര്യകാന്തിപ്പൂക്കൾ. അവ നൽകുന്ന പുതിയ സന്ദേശത്തിലൂടെ അയാളുടെ ഉള്ളിലുള്ള പക പോലും അലിഞ്ഞുപോവുന്നുണ്ട്. പൊതുവെ ഹരികുമാറിന്റെ കഥകളിൽ വിഷാദത്തിന്റെ ഒരു നിഴൽ വീണുകിടക്കും. സൂര്യകാന്തിപ്പൂക്കൾ പോലെയുള്ള കഥകളാവട്ടെ പ്രത്യാശയിലേക്കും നയിക്കും. ഒരു ചെറിയ കുട്ടിയുടെ പാദത്തെ ശ്രീപാർവതിയുടെ പാദമായി സ്വീകരിക്കാനും തുമ്പപ്പൂവിനെ ശ്രീപാർവതിയുടെ പാദമായി കാണാനും പഠിപ്പിക്കുന്ന പ്രകൃതി യുടെ ഒരു സാകല്യ ദർശനം പകർന്നുതരുന്ന ‘ശ്രീപാർവതിയുടെ പാദം’ പോലെയുള്ള കഥകൾ നമ്മെ പ്രത്യാശയിലേക്ക് നയി ക്കുന്നു. ഏത് ആസുരമായ കാലത്തെപ്പറ്റി പറയുമ്പോഴും എഴുത്തുകാരൻ ഒരു പ്രതീക്ഷ കൂടി പങ്കുവയ്ക്കണം. പതിഞ്ഞ ശബ്ദത്തിൽ ആരവങ്ങളൊന്നുമില്ലാതെ പറഞ്ഞ ഈ കഥകൾ ഒരു ടെക്‌നിക്കും ഇല്ലാതെ അവതരിപ്പിക്കപ്പെട്ടവയാണ്. 1966-ൽ കൂറകൾ എന്ന കഥയിൽ ഹരികുമാർ കോറിയിട്ട ഒരു വാചകമുണ്ട്. ”ഇത് നിലനില്പിന്റെ പ്രശ്‌നമാണ്. ജീവിക്കാൻ ഇടയായവരുടെ നിലനില്പിന്റെ പ്രശ്‌നം”. ഈ വരികൾ ഇന്ന് കഥാലോകത്തെ ഏത് കഥയോടും ചേർത്തു വായിക്കാം. പൊതുവെ വീടെന്ന സ്വപ്നം തകർന്നുപോയ, അതിന്റെ കരുതൽ ലഭിക്കാതെ പോവുന്നവരുടെ പ്രായേഭദമെന്യേയുള്ള കരുണാരഹിതമായ ലോകങ്ങളുടെ അവതരണം കൂടിയാണ്.
മുഹമ്മദ് നബിയുടെ ചരിത്രത്തെക്കുറിച്ച് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇനിയും രചിക്കപ്പെടുകയും ചെയ്യും. എത്ര കോരിയെടുത്താലും കുറവുവരാത്ത ചരിത്ര സാഗരമാണ് പ്രവാചക ജീവിതം. എന്നാല്‍ എല്ലാ രചനകളും ഒരുപോലെയല്ല. ചരിത്ര രചനയുടെ മൗലിക ലക്ഷ്യങ്ങള്‍ ഫലപ്രദമായി സാക്ഷാത്കരിക്കുന്നതിലാണ് ഒരു കൃതിയുടെ വിജയം നിലകൊള്ളുന്നത്. പ്രസ്തുത വിഷയത്തില്‍ നഈം സിദ്ദീഖിയുടെ 'മുഹമ്മദ് - മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍' എന്ന ഈ ഗ്രന്ഥം അസാധാരണമായ വിജയം കൈവരിച്ചിരിക്കുന്നു. അതില്‍ അത്ഭുതവുമില്ല. ഉര്‍ദു സാഹിത്യത്തില്‍ വിഖ്യാതനായ എഴുത്തുകാരനായിരുന്നു നഈം സിദ്ദീഖി. നിരവധി ഗ്രന്ഥങ്ങളുടെ ഉടമ. മനോഹരമായ കവിതകളുടെ രചയിതാവ്. 'സയ്യാറെ ഡൈജസ്റ്റ്' പോലുള്ള സാഹിത്യമാസികകളുടെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ഗദ്യവും കവിതാമയമാണ്. വായനക്കാരെ ഹരം കൊള്ളിക്കുന്നതും. 1960കളുടെ തുടക്കത്തില്‍ 'മുഹ്‌സിനെ ഇന്‍സാനിയ്യത്ത്' എന്ന പേരില്‍ ഈ ഗ്രന്ഥം വെളിച്ചം കണ്ടപ്പോള്‍ തന്നെ സഹൃദയലോകം അതിനെ സമോദം സ്വാഗതം ചെയ്തിരുന്നു. പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷകനുമായ മുന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍ പ്രസ്തുത കൃതിയെക്കുറിച്ചെഴുതി: ഈയിടെ സാമ്പ്രദായിക രചനകളില്‍നിന്ന് വളരെ വ്യത്യസ്തമായൊരു പ്രവാചക ജീവചരിത്രം വായിക്കാനിടയായി. നഈം സിദ്ദീഖിയുടെ അനുഗ്രഹീത തൂലികയില്‍നിന്ന് വാര്‍ന്നുവീണ മുഹ്‌സിനെ ഇന്‍സാനിയത്ത് എന്ന കൃതിയാണത്.'' അക്കാലം മുതല്‍ക്കേ പ്രസ്തുത പുസ്തകം വായിക്കണമെന്ന് ഉല്‍ക്കടമായ അഭിലാഷം ഉണ്ടായിരുന്നുവെങ്കിലും 'മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍' എന്ന പേരില്‍ കെ.ടി ഹുസൈന്‍ പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ എന്നിവര്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചപ്പോഴാണ് ആഗ്രഹം സഫലമായത്. ഐ.പി.എച്ചിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ് ഈ കൃതിയുടെ പ്രസിദ്ധീകരണം മുഖേന സാധിച്ചിരിക്കുന്നത്. സാമാന്യം ദീര്‍ഘമായ ഒരാമുഖത്തോടു കൂടിയാണ് നഈം സിദ്ദീഖി തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്. പലര്‍ക്കും ചരിത്ര പാരായണത്തിന് - ചരിത്ര രചനക്കും- പല ലക്ഷണങ്ങളുമാണുള്ളതെന്ന് അതില്‍ വിശദീകരിക്കുന്നുണ്ട്. അത്തരക്കാരെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. 1) ദൈവപ്രീതി നേടാന്‍ മാത്രമായി ചരിത്രവായനയില്‍ താല്‍പര്യം കാണിക്കുന്നവര്‍. അവര്‍ ആഘോഷങ്ങളോടെ മീലാദ് മഹ്ഫിലുകള്‍ സംഘടിപ്പിക്കുന്നു, മധുര പലഹാരങ്ങള്‍, പുഷ്പ തോരണങ്ങള്‍, ഖവാലികളുടെയും സ്തുതിഗീതങ്ങളുടെയം അകമ്പടി, സാമ്പാണിത്തിരിയുടെയും ചന്ദനത്തിരിയുടെയും സുഗന്ധം എന്നിവയാകും അന്തരീക്ഷത്തില്‍ നിറയുന്ന നബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സംഭവിക്കുന്ന അമാനുഷിക ഗണത്തിലാണ് അവര്‍ എണ്ണപ്പെടുന്നത്. പ്രകാശത്താല്‍ രൂപപ്പെട്ട്, ശരീരത്തിന് തണലില്ലാത്ത ഏതോ അമാനുഷിക വ്യക്തിത്വത്തിന്റെ സങ്കല്‍പമാണവര്‍ക്ക് നബി. 2) പാശ്ചാത്യരില്‍ കാണുന്ന വീരാരാധനയോട് സദൃശമായതാണ് രണ്ടാമത്തെ പ്രവണത. ഒരുതരം സാമുദായിക വികാരത്തെ അത് പ്രതിനിധീകരിക്കുന്നു. ''ഞങ്ങളുടെ ചരിത്രത്തില്‍ എത്ര വലിയ പുണ്യാത്മാക്കളാണ് കഴിഞ്ഞു പോയത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരവും വിശ്വോത്തരവുമാണ്. ഞങ്ങളതിന്റെ അന്തരാവകാശികളാണ്. ഇത്തരം വ്യക്തിത്വങ്ങളുടെ ജന്മദിനവും മരണദിനവുമെല്ലാം സാഘോഷം കൊണ്ടാടുകയാണെന്നല്ലാതെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ ഇതുകൊണ്ട് സാധ്യമല്ല. 3) പ്രവാചക സന്ദേശത്തെ ഒരു സങ്കുചിത മതസന്ദേശമായി മനസിലാക്കുന്നു എന്നതാണ് മൂന്നാമത്തെ രീതി. തിരുമേനി ഏതാനും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ചില ധാര്‍മിക ഉദ്‌ബോധനങ്ങളും ഏതാനും കര്‍മശാസ്ത്ര വിധികളും പഠിപ്പിക്കാനാണ് വന്നത്. ശുദ്ധി, നമസ്‌കാരം നോമ്പ്, സുന്നത്തുകള്‍, ദിക്‌റുകള്‍, വൈയക്തിക മൂല്യങ്ങള്‍ എന്നിവ പ്രവാചകനില്‍നിന്ന് സ്വീകരിക്കുകയല്ലാതെ സാമൂഹിക ജീവിതത്തിന്റെ വിശാല മണ്ഡലങ്ങളില്‍ പ്രവാചക ചര്യയുടെ മാതൃക ഇവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ചരിത്ര പഠനത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തായിരിക്കണമെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു: എന്റെ വീക്ഷണത്തില്‍ പ്രവാചക ചരിത്ര വായനയുടെ ഒരേയൊരു ലക്ഷ്യം അദ്ദേഹം കൊളുത്തിയ സന്ദേശത്തിന്റെ ജ്വാല നമ്മുടെ മുന്നിലും മുഴുവന്‍ മനുഷ്യരാശിയുടെ മുന്നിലും ഒരിക്കല്‍ കൂടി പ്രകാശിക്കുകയും വര്‍ത്തമാനകാലഘട്ടത്തിന്റെ അന്ധകാരങ്ങളില്‍ മോക്ഷത്തിന്റെ വഴി തുറന്നു കിട്ടുകയുമാണ്.'' (പേജ്: 52) ''ഇത് വായിക്കുമ്പോള്‍ പതിനാലു നൂറ്റാണ്ടുകളുടെ അകലം മുറിച്ചുകൊണ്ട് പ്രവാചകനെ സമീപസ്ഥനായി അനുഭവിക്കാന്‍ വായനക്കാരന് കഴിയുമെന്നും ഓരോ സംഭവവും തനിക്ക് മുന്നപില്‍ ചലിക്കുന്നതായി അനുഭവപ്പെടുമെന്നും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തിരമാലകള്‍ തന്റെ സങ്കല്‍പ ലോകത്ത് ഒഴുകിപ്പരക്കുന്നതായി കാണുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ നിഷ്പക്ഷനായിരിക്കാന്‍ അവന് കഴിയില്ലെന്നും മറിച്ച് അവന്നുള്ളില്‍ രചനാത്മകമായ വികാരം ഉണര്‍ന്നു വരുമെന്നും മാനവചരിത്രത്തില്‍ തന്റെ പങ്ക് എന്താണെന്ന് ചിന്തിക്കാന്‍ അവന്‍ നിര്‍ബന്ധിതനായിത്തീരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. (പേജ്: 79). മുഹമ്മദ് നബിയുടെ ചരിത്രത്തെ വികലമായാണ് പാശ്ചാത്യര്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നും അതിനുള്ള അടിസ്ഥാന കാരണങ്ങല്‍ എന്താണെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. 1) മുഹമ്മദ് നബി രംഗപ്രവേശം ചെയ്തപ്പോള്‍ ജൂതന്മാരും ക്രിസ്ത്യാനികളും അധഃപതനത്തിന്റെ ചരിത്ര ഘട്ടത്തിലൂടെയാണ് പ്രയാണം ചെയ്തിരുന്നത്. മതജന്മികള്‍ കച്ചവട മനഃസ്ഥിതിയോടു കൂടി താല്‍പര്യങ്ങളുടെ കടകള്‍ തുറന്നിരുന്നു. നാഗരികതയുടെ സംസ്‌കരണവും മനുഷ്യത്വത്തിന്റെ നന്മയും അവരുടെ പരിഗണനയിലുണ്ടായിരുന്നില്ല. വിഭാഗീയത നിലനിര്‍ത്തി പക്ഷപാതിത്വത്തിന്റെയും അസൂയയുടെയും ശത്രുതയുടെയും മുന്നണി രൂപവല്‍ക്കരിക്കുകയാണവര്‍ ചെയ്തത്. ചരിത്രത്തിന്റെ മലിനജലം പിന്‍തലമുറകളിലേക്കും പകരാനാണവര്‍ ശ്രമിച്ചത്. നബിയുടെ സമകാലികരായ ജൂത-ക്രൈസ്തവ വിഭാഗത്തിന്റെ ഈ ദുഷിച്ച വൈകാരിക പ്രതികരണം പിന്‍ഗാമികളെയും ആഴത്തില്‍ സ്വീധീനിച്ചു. 2) ക്രിസ്ത്യാനികള്‍ക്ക് ശക്തമായ സ്വാധീനവും ശക്തിയുമുണ്ടായിരുന്ന പല പ്രദേശങ്ങളും ഇസ്‌ലാമിന്റെ കീഴില്‍ വന്നത് ശത്രുതാപരമായ വികാരം സൃഷ്ടിക്കപ്പെടുകയും അത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. ഈ ശത്രുത പ്രവാചകനും ഇസ്‌ലാമിനും എതിരെ തിരിയാന്‍ കാലതാമസമുണ്ടാവില്ല. കുരിശുയുദ്ധകാലത്ത് അത് പാരമ്യത്തിലെത്തി. മുസ്‌ലിംകളില്‍ കാണപ്പെട്ട ദൗര്‍ബല്യങ്ങളും പാളിച്ചകളും ഇസ്‌ലാമിന്റെയും പ്രവാചകന്റെയും തലയില്‍ വെച്ചുകെട്ടുകയും പ്രവാചക ചരിത്രത്തെക്കുറിച്ച തെറ്റായ സങ്കല്‍പം രൂപപ്പെടുത്തിയെടുക്കുയും ചെയ്തു. 3) ഇസ്‌ലാമിനും പ്രവാചകനുമെതിരെ ക്രൈസ്തക പാതിരിമാര്‍ പ്രചരിപ്പിക്കുന്ന ചിത്രം പാശ്ചാത്യന്‍ ബുദ്ധിജീവികളിലും സ്വാധീനം ചെലുത്തി. ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥമെഴുത്ത് പരിശോധിച്ചാല്‍ അവര്‍ എത്രകണ്ട് ഈ പ്രോപഗണ്ടക്ക് വശംവദരായിരിക്കുന്നുവെന്ന് മനസ്സിലാക്കാം. 4) കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ പാശ്ചാത്യ സാമ്രാജ്യത്വം മുസ്‌ലിം ജനതയെ പൈശാചികമായി വേട്ടയാടി. ഇതിനെതിരെ സ്വതന്ത്രചിന്തയും സമത്വഭാവനയും വളര്‍ത്തി മുസ്‌ലിംകളെ ഉത്തേജിപ്പിച്ചത് മതവ്യക്തിത്വങ്ങളായിരുന്നു. ഇസ്‌ലാമിന്റെ നീതിവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ആവേശം നുരഞ്ഞുപൊന്തി. അതിനാല്‍ പാശ്ചാത്യര്‍ മുസ്‌ലിം രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളില്‍ കാണപ്പെടുന്ന ആവേശത്തെ മതഭ്രാന്തായും മതമൗലികവാദമായും ചിത്രീകരിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ എന്തെങ്കിലും നല്ലവശമുണ്ടെങ്കില്‍ അതെല്ലാം ക്രിസ്തുമതത്തിന്റെയും ജൂതായിസത്തിന്റെയും സ്വാധീനത്തെയും അവര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം എഴുതുന്നു: ഇസ്‌ലാമിനെ ക്രിസ്തുമതത്തിന്റെ പ്രതിയോഗിയായ മതമെന്ന നിലയിലല്ല, ജനാധിപത്യത്തെയും സോഷ്യലിസത്തെയും പോലുള്ള പ്രസ്ഥാനമെന്ന നിലക്കും ജീവിതത്തിനുള്ള സാംസ്‌കാരിക ക്രമമെന്ന നിലയിലുമാണ് മനസിലാക്കേണ്ടത്. പ്രവാചകന്‍ മുഴുവന്‍ ജീവിതത്തെയും മാറ്റിക്കൊണ്ടാണ് മുന്നോട്ട് പോയത്. നാഗരികതയുടെ മുഴുവന്‍ സൗധവും പുനര്‍നിര്‍മിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സാമൂഹ്യ വ്യവസ്ഥ മുഴുവന്‍ മികച്ച രൂപരേഖ പ്രകാരം അഴിച്ചു പണിയാനാണ് അദ്ദേഹം നിയുക്തനായത്.'' 630 പേജുകളില്‍ പരന്നുകിടക്കുന്ന ഈ ഗ്രന്ഥത്തില്‍ 31 അധ്യായങ്ങളാണുള്ളത്. പ്രവാചകന്റെ ശരീര പ്രകൃതിയും സ്വഭാവശീലങ്ങളും പ്രതിപാദിക്കുന്നു, ''വ്യക്തിത്വം ഒറ്റനോട്ടത്തില്‍'' എന്‌ന അധ്യായത്തിനു ശേഷം പ്രവാചക ചരിത്രത്തെ മക്കാ കാലഘട്ടം, മദീനാകാലഘട്ടം എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. എതിര്‍പ്പുകള്‍, അബ്‌സീനിയന്‍ പാലായനം, ഉമറിന്റെ ഇസ്‌ലാം ആശ്ലേഷണം, ഉപരോധം, ത്വാഇഫ് യാത്ര, മക്കയോട് വിട എന്നിവയാണ് മക്കാ കാലഘട്ടത്തിലെ പ്രധാന ശീര്‍ഷകങ്ങള്‍. ഗൂഢാലോചനകള്‍, മദീനാ പലായനം, മക്കാവിജയം, ഉടമ്പടികള്‍, ദേശാന്തരീയ പ്രബോധനം, എതിര്‍പ്പിന്റെ അവസാന തരംഗം, അറഫാ സംഗമം, വിയോഗം എന്നീ വിഷയങ്ങളാണ് മദീനഘട്ടത്തിലെ മുഖ്യ അധ്യായങ്ങള്‍. നബി ചരിത്രത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളെയും ഒരുമുത്തുമാലപോലെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. കേവലം ചരിത്ര സംഭവങ്ങള്‍ പറഞ്ഞു പോവുകയില്ല, മഹത്തായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രവാചകനും അനുയായികളും എങ്ങനെ കഠിനാധ്വാനം ചെയ്തുവെന്നും ഒരു പുതിയ നാഗരികതയും സംസ്‌കാരവും എപ്രകാരം നിര്‍മിച്ചെടുത്തുവെന്നും വിശദമായി പ്രതിപാദിക്കുകയാണ് സിദ്ദീഖി. പലേടത്തും അദ്ദേഹത്തിന്റെ ഭാഷ കവിതാമയവും മനോഹരവുമാണ്. തന്റെ സഹോദരിയുടെ ശരീരത്തില്‍ രക്തം കണ്ടപ്പോള്‍ മനപരിവര്‍ത്തനം വന്ന ഉമര്‍(റ)നെ പറ്റി എഴുതുമ്പോള്‍ 'വജ്രഹൃദയം പുഷ്പദളത്താല്‍ പിളര്‍ന്നുപോയി(പേജ്: 201) എന്നും പ്രവാചകന്റെ ആഗമനം കാത്തിരിക്കുന്ന മദീനക്കാരെക്കുറിച്ച്, പെയ്യാനിരിക്കുന്ന മഴമേഘങ്ങളെ കാത്തിരിക്കുന്ന പുതുനാമ്പുകള്‍പോലെ, വസന്തഋതുവില്‍ കാറ്റിനെ കാത്തിരിക്കുന്ന പൂന്തോപ്പിനെപോലെ, ഒരു നവലോക നിര്‍മിക്കുവേണ്ടി ചേരുവകള്‍ തയാറാക്കി തങ്ങളുടെ നേതാവിനെ അവര്‍ കാത്തിരുന്നു (പേജ് 243) എന്നും അദ്ദേഹം എഴുതുന്നു. മറ്റുചില ഉദാഹരണങ്ങള്‍ കാണുക: മദീനക്ക് ലഭിച്ച ആ ചരിത്ര മുഹൂര്‍ത്തം കൊണ്ടു സങ്കല്‍പിച്ചു നോക്കൂ. തെരുവുകളിലെ ഓരോ മണല്‍ത്തരിയും ത്രസിച്ചിരിക്കും. കാറ്റിനുപോലും വികാരാവേശം ഉണ്ടായിക്കാണും. ചുമുരുകളിലെ കിളിവാതിലുകള്‍ക്ക് ആ ധന്യനിമിഷങ്ങളില്‍ കണ്ണുകള്‍ ലഭിച്ചിരിക്കും. (പേജ് 244). മദീനയിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍: സത്യപ്രബോധനത്തിന്റെ വയലേലകളില്‍ എങ്ങനെയാണ് വിളകള്‍ തൊഴുത്തു വളരുന്നത്. ഇന്ന് ഇവിടെ ഒരു ബീജം പൊട്ടിമുളക്കുമ്പോള്‍ നാളെ മറ്റൊരിടത്ത് കോബലകളായി പ്രത്യക്ഷപ്പെടുന്നു. പ്രഭാതത്തില്‍ ഇവിടെ ഒരു പൂകെട്ട് വിരിയുമ്പോള്‍ പ്രദോഷത്തില്‍ ഏതോ ദീപാങ്കുരം ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന താരഗണങ്ങളെന്നോണം കണ്ണു തുറക്കുന്നു. ആദ്യം ഒന്ന്, പിന്നെ രണ്ടും നാലും, പിന്നെ പത്തും ഇരുപതും, പിന്നെ നൂറും ആയിരവും പതിനായിരവും ലക്ഷങ്ങളും. അത് പെരുകുകയാണ്. ഒരാള്‍ വിരലുയര്‍ത്തുമ്പോള്‍ മറ്റൊരാള്‍ തലപൊക്കുന്നു. മൂന്നാമതൊരാള്‍ കണ്ണ് തുറക്കുന്നു. പിന്നീടവര്‍ കിരണങ്ങളുടെ ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങുന്നു. പറന്ന് പറന്ന് അവര്‍ പരസ്പരം ആശ്ലേഷിക്കുന്നു. അവരില്‍നിന്ന് പുതിയൊരു ലോകം ജന്മമെടുക്കുന്നു. (പേജ് 493) ഇതുപോലെ എത്രഎത്ര ഉദാഹരണങ്ങള്‍! ചരിത്ര സംഭവങ്ങളെ അവലോകന വിധേയമാക്കാനും വ്യാഖ്യാനിക്കാനും ചരിത്രകാരന് സാധിക്കേണ്ടതുണ്ട്. ഈ രംഗത്തും നഈം സിദ്ദീഖി വിജയിച്ചിരിക്കുന്നു. മക്കയില്‍നിന്ന് പറിച്ചുനട്ട ഇസ്‌ലാമിക പ്രസ്ഥാനത്തെ മദീനയിലെ വേദക്കാര്‍ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് അദ്ദേഹം എഴുതി: മക്കയില്‍ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ പിന്‍മുറക്കാരായിരുന്നു ശത്രുക്കകളെങ്കില്‍ മദീനയില്‍ മൂസാനബിയുടെ പിന്‍ഗാമികളായിരുന്നു. മക്കയില്‍നിന്ന് വ്യത്യസ്തമായി ഇവര്‍ക്ക് വേദഗ്രന്ഥവും വിശുദ്ധവേഷവുമുണ്ടായിരുന്നു. മക്കയില്‍ കഅ്ബാലയത്തിന്റെ ഊരാളന്മാര്‍ ശത്രുപക്ഷത്ത് അണിനിരന്ന പോലെ മദീനയില്‍ ബൈതുല്‍ മുഖദ്ദസിന്റെ പ്രതിപുരുഷന്മാരാണ് രംഗത്ത് വന്നത്. സത്യമതത്തെ നേരിടാന്‍ മതവിശ്വാസികള്‍ തന്നെയാണ് എന്നും എവിടെയാണ് രംഗത്ത് വന്നിട്ടുള്ളത് എന്നത് ഇസ്‌ലാമിക ചരിത്രത്തിലെ വലിയ ദുരന്തമാണ്. സത്യത്തിന്റെ സന്ദേശം കേള്‍ക്കുമ്പോള്‍ ആദ്യ അണിയില്‍ ചേര്‍ന്ന് 'ലബ്ബൈക' പറയേണ്ട മതവിശ്വാസികള്‍ തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ 'ആദ്യത്തെ നിഷേധി'യാകാന്‍ ധൃതികൂട്ടുന്നത്. വിനാശകാലത്ത് പൊതുവെ മതങ്ങള്‍ക്ക് സ്വന്തം അനുയായികളില്‍ നിന്നതന്നെയാണ് ക്ഷതമേല്‍ക്കാറുള്ളത്. അവര്‍ക്ക് മതം ലാഭകരമായ കച്ചവടവും പൈതൃക സ്വത്തുമായി മാറുന്നു. മതവിധികള്‍ക്ക് വിപണിവില നിശ്ചയിക്കുന്നു. ഉപദേശങ്ങള്‍ വില്‍പനച്ചരക്കും വിജ്ഞാനം ധനസമ്പാദന മാര്‍ഗവുമായിത്തീരുന്നു. സ്ഥാനമാനങ്ങള്‍ ആത്മീയ ശക്തി പ്രഭാവത്തിലേക്കുള്ള ഏണിപ്പടികളാകുന്നു (പേജ് 250,251) ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനം എങ്ങനെ സാധിച്ചു എന്നതിനെപ്പറ്റി നഈം സിദ്ദീഖി നിരീക്ഷിക്കുന്നു: നാനാഭാഗത്ത് നിന്നുള്ള എതിര്‍പ്പുകളുടെയും ഏറ്റുമുട്ടലുകളുടെയും പ്രളയത്തില്‍ പത്ത് പന്ത്രണ്ട് ചതുരശ്ര നാഴിക ഭൂപ്രദേശത്ത് താമസിക്കുന്ന വലിയൊരു മനുഷ്യസഞ്ചയം എങ്ങനെ ഇസ്‌ലാമിക വ്യവസ്ഥയുടെ തണലില്‍ വന്നുചേര്‍ന്നു. നിബിഢാന്ധകാരത്തിന്റെ നെഞ്ചു പിളര്‍ന്ന് പുലരിയുടെ ഹൂറി എങ്ങനെ പുഞ്ചിരിച്ചു? ആ പുഞ്ചിരി എങ്ങനെ ചുറ്റുവട്ടങ്ങളില്‍ ജ്വാലയായി പടര്‍ന്നു? സന്ദേശം സത്യമാണെങ്കില്‍, പ്രസ്ഥാനം മനുഷ്യ ക്ഷേമത്തില്‍ അധിഷ്ഠിതമാണെങ്കില്‍, അതിന്റെ ധ്വജവാഹകന്‍ നിസ്വാര്‍ഥവും പരോപകാരതല്‍പരതയും ത്യാഗസന്നദ്ധനുമാണെങ്കില്‍ സത്യത്തിന്റെ വിപ്ലവാത്മക സാര്‍ഥവാഹകസംഘത്തെ സംബന്ധിച്ചേടത്തോളം എതിര്‍പ്പുകളും ഏറ്റുമുട്ടലുകളും കുതിരസവാരിക്കാരന്റെ ബൂട്ടിലെ മുള്ളുപോലെ മുന്നോട്ടു കുതിക്കാനുള്ള പ്രചോദമായിരിക്കും.... ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത് തെളിവുകളായിരുന്നു. ശൈഖ്-മുരീദ് സംവിധാനമായിരുന്നു അതെങ്കില്‍ ബുദ്ധിക്ക് മൂടുപടമിടുകയാണ് ചെയ്യുക. സാമ്പ്രദായിക മതമായിരുന്നുവെങ്കില്‍ ഊഹാധിഷ്ഠിതമാകുമായിരുന്നു. പൗരോഹിത്യ-സൂഫി ത്വരീഖത്തായിരുന്നുവെങ്കില്‍ കണ്ണും കാതും ചുണ്ടുമടങ്ങിയിരുന്ന മാന്ത്രികവിദ്യയാകുമായിരുന്നു. ഇവിടെ പക്ഷേ, ആവശ്യം ദൈവഭക്തിയിലധിഷ്ഠിതമായ നാഗരികത കെട്ടിപ്പടുക്കാനും കൊണ്ടുനടക്കാനും സാധിക്കുന്ന ഉല്‍ബുദ്ധ ചേതസ്സുകളായിരുന്നു.'' സൂഫികളുടെ പ്രബോധനത്തില്‍ അപേക്ഷയുടെയും അഭ്യര്‍ഥനയുടെയും ഒരേയൊരു രീതിയേയുള്ളൂ. അവിടെ വ്യക്തിജീവിതം മാത്രമേ പരിവര്‍ത്തിക്കപ്പെടുന്നുള്ളൂ. സാമൂഹിക ഘടനയെ അത് സ്വാധീനിക്കുന്നില്ല. സൂഫികളുടെയും വ്യക്തിഗതമതങ്ങളുടെയും പരിമിതയാണത്. സ്വാധീനിക്കപ്പെടുന്ന വ്യക്തി വിശ്വാസത്തിലും വൈയക്തിക ഗുണങ്ങളിലും പ്രശോഭിക്കുകയും തിന്മകളില്‍നിന്ന് രക്ഷപ്പെടാന്‍ അഭ്യസിക്കുകയും ചെയ്യുന്നുവെങ്കിലും തിന്മയുടെ സംഘടിത ശക്തിയെ നേരിടാനോ കലാപകലുഷിതമായ സ്ഥിതിഗതികളെ അടിച്ചമര്‍ത്താനോ ഉള്ള ശേഷി കൈവരുന്നില്ല. തദ്ഫലമായി അക്രമി നേതൃസ്ഥാനത്ത് വിരാജിക്കുകയും മാനവികത കാലിനടിയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്യുന്നത് കണ്ട് നെടുവീര്‍പ്പിടുക മാത്രമാണ് അവര്‍ക്ക് ചെയ്യാനാവുക. അത്തരം പരിത്യാഗികള്‍ ആത്മീയ ലോകത്ത് തളച്ചിടപ്പെടുന്നു. ബാഹ്യലോകത്തിന്റെ എല്ലാ ബന്ധങ്ങളോടും രാഷ്ട്രീയ വ്യവസ്ഥയോടും അകന്നുനില്‍ക്കുന്നു. എല്ലാവരോടും അങ്ങേയറ്റത്തെ വിനീതവിധേയത്വം കാണിക്കുന്നു.'' ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തിക്കാണിക്കാനും വ്യാജാരോപണങ്ങളുന്നയിച്ച് അതിന്റെ മുഖം വികൃതമാക്കാനും ശ്രമിക്കുകയെന്നത് പാശ്ചാത്യന്‍ ചരിത്രകാരന്മാരുടെ സ്വഭാവമാണ്. ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം അനാവരണം ചെയ്യാന്‍ ഈ കൃതിയില്‍ പ്രത്യേകം പരിശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ജിഹാദും പ്രവാചകന്റെ യുദ്ധങ്ങളും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ട മുഖ്യവിഷയങ്ങളാണ്. ഇവയെക്കുറിച്ച് വിശദമായി ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. 347-ാം പേജ് മുതല്‍ ആരംഭിക്കുന്ന ഖഡ്ഗങ്ങളുടെ നിഴലില്ഡ എന്ന അധ്യായം മുതല്‍ ബദ്ര്‍ യുദ്ധം, ഉഹ്ദ് യുദ്ധം, അഹ്‌സാബ് യുദ്ധം, മക്കാവിജയം, രണ്ട് വിദേശയുദ്ധങ്ങള്‍, പൊതുബോധത്തില്‍ ജിഹാദിന്റെ സ്വാധീനം എന്നീ ശീര്‍ഷകങ്ങളിലായി ഇരൂനൂറിലേറെ പേജുകള്‍ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ യുദ്ധദര്‍ശനം, ഇസ്‌ലാമിലെ ജിഹാദ് എല്ലാം വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''പരമാവധി കുറഞ്ഞ രക്തച്ചൊരിച്ചില്‍' എന്നതായിരുന്നു പ്രവാചകന്റെ യുദ്ധതന്ത്രം. ഏറ്റവും കുറഞ്ഞ ജീവഹാനിയിലൂടെയാണ് പത്തുലക്ഷം ചതുരശ്ര കി.മീറ്റര്‍ വരുന്ന രാഷ്ട്രം സ്ഥാപിതമായത്. മുസ്‌ലിം രക്തസാക്ഷികളുടെ മൊത്തം എണ്ണം 255 മാത്രം. എതിരാളികളുടേത് 759 പേര്‍.... ഈ സംഖ്യ മുന്നില്‍വെച്ച് ഇസ്‌ലാമിന്റെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് വാചാലരാകുന്ന എതിരാളികളുടെ ചരിത്രം പരിശോധിക്കുക. ഈ യുദ്ധങ്ങള്‍ മതപ്രബോധനത്തിന് വേണ്ടിയായിരുന്നുവെങ്കില്‍ യഹൂദരുടെയും ക്രൈസ്തവരുടെയും ചരിത്രത്തില്‍ ഉണ്ടായതുപോലെ വളരെ വലിയ ക്രൂരതകള്‍ അരങ്ങേറുക മാത്രമല്ല അറേബ്യന്‍ മരുഭൂമിയിലെ ഓരോ മണല്‍ത്തരിപോലും രക്തപങ്കിലമാകുകമായിരുന്നു (പേജ് 359). അദ്ദേഹം പറഞ്ഞു: ഒരു തുള്ളി രക്തം ചിന്താതെ ഒരു രാഷ്ട്രത്തിന് അസ്തിവാരമിട്ടതിന് ചരിത്രത്തിലെങ്ങും തുല്യത കാണില്ല. 'രക്തരഹിതവിപ്ലവം' എന്നൊക്കെ പറയാറില്ലേ? അക്ഷരാര്‍ഥത്തില്‍ അതിന്റെ നേര്‍സാക്ഷിയായി മദീന. അവിടെ പടുത്തുയര്‍ത്തിയ രാഷ്ട്രത്തിന്റെ ചുമരുകളില്‍ മനുഷ്യമാംസത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നായിരുന്നു (പേജ് 363) ഇസ്‌ലാം അതിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍ തന്നെ അറബ് ജാഹിലിയ്യത്തില്‍ കെട്ടിപ്പടുത്ത സാമൂഹിക വ്യവസ്ഥക്ക് കനത്ത പ്രഹരമേല്‍പിക്കുകയുണ്ടായി. അന്നു മദീനയുടെ ജനസംഖ്യ അയ്യായിരമായിരുന്നു. അതില്‍ പകുതി യഹൂദികള്‍. മൊത്തം ജനസംഖ്യയില്‍ അന്‍സാറുകളും മഹാജിറുകളും അടക്കമുള്ള മുസ്‌ലിംകള്‍ അഞ്ഞൂറില്‍ കവിയില്ല. എന്നാല്‍ കര്‍മോത്സുകരും സുസംഘടിതരും ജാഗ്രത്തുമായ ഈ ന്യൂനപക്ഷത്തിന്റെ ബലത്തില്‍ പ്രവാചകന്‍ ഈ അയ്യായിരത്തെ തന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. 12 ഉപഗോത്രങ്ങളിലായി ചിതറിക്കിടക്കുകയായിരുന്ന ഈ വിഭാഗത്തെ ഒരു ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ സംഘടിപ്പിച്ചു. ലോകചരിത്രത്തില്‍തന്നെ മാതൃകയില്ലാത്ത ഒരു ഭരണഘടനാ രേഖയാണിതെന്ന് ഡോ. ഹമീദുല്ല നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളും ഈ ഗ്രന്ഥത്തില്‍ വായിക്കാവുന്നതാണ്. മലയാളത്തില്‍ ഇതുവരെ പ്രസിദ്ധീകൃതമായ നബിചരിത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും സമഗ്രവും ഉദാത്തവുമാണ് ഐ.പി.എച്ചിന്റെ ഈ ഗ്രന്ഥം എന്ന് നിസ്സംശയം പറയാം. എങ്കിലും ചെറിയ ചില സ്ഖലിതങ്ങള്‍ ഗ്രന്ഥത്തിലുണ്ടെന്നത് പറയാതിരിക്കാന്‍ വയ്യ. ഉദാഹരണമായി 92-ാം പേജില്‍ ''27 ഒട്ടകങ്ങള്‍ക്ക് പകരമായി നബി(സ) വിലപിടിച്ച വസ്ത്രജോഡികള്‍ വാങ്ങുകയും അത് ധരിച്ച് നമസ്‌കരിക്കുകയും ചെയ്തു'' എന്ന് കാണുന്നു. ഇത് എവിടെനിന്ന് കിട്ടിയ വിവരമാണെന്നു ഗ്രന്ഥകാരന്‍ വ്യക്തമാക്കിയിട്ടില്ല. ലളിത ജീവിതത്തിന്റെയും ആഢംബര നിരാസത്തിന്റെയും പ്രതീകമായ പ്രവാചകനില്‍ ഇത്തരമൊരു കാര്യം അചിന്ത്യമാണ്. അതുപോലെ 'ജഅ്ഫറുത്വയ്യാര്‍' എന്ന പ്രഗത്ഭസ്വഹാബിയെ 'ജഅ്ഫരുബ്‌നു ത്വയ്യാര്‍' എന്നെഴുതിയതും പിശകാണ്. ജഅ്ഫറിന്റെ തന്നെ അപരനാമമാണ് 'അത്ത്വയ്യാര്‍' എന്നത്. അത് ഇബ്‌നു ത്വയ്യാര്‍ ആകുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവിന്റെ അപരനാമമായി മാറും. ഉമറുബ്‌നുല്‍ ഖത്താബ് എന്ന് പറയുന്നത് പോലെ. ആവര്‍ത്തനവും പലേടത്തും വായനയെ അരസികമാക്കുന്നുണ്ട്. അഖബാ ഉടമ്പടിയെക്കുറിച്ച് 235-ാം പേജിലും 500 പേജിലും വിശദീകരിക്കുന്നതും മദീനയിലെ പ്രഥമ ഭരണഘടനയെപ്പറ്റി 247-ാം പേജിലും 502 മുതല്‍ 508 പേജുകളിലും പ്രതിപാദിച്ചതും ഉദാഹരണങ്ങളാണ്. പരിഭാഷ കുറെക്കൂടി മെച്ചപ്പെടുത്തേണ്ടിയിരുന്നു. ചെറിയ വാചകങ്ങളില്‍ വലിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രവാചക കഴിവിന് ഉദാഹരണായി പറയുന്ന ഹദീസുകളുടെ മൊഴിമാറ്റം ഗ്രന്ഥത്തില്‍ കാണാം. അവയുടെ പരിഭാഷ വായിക്കുമ്പോള്‍ ആശയ ഗാംഭീര്യം ചോര്‍ന്നു പോകുന്നതായി അനുഭവപ്പെടും. അറബി പേരുകള്‍ മലയാളത്തില്‍ എഴുതിയതിലും ഒരുപാട് പിശകുകളുണ്ട്. 'ദിഹ്‌യ'തുല്‍ കല്‍ബിയെ 'വഹ്‌യ' എന്നെഴുതിയതും തുഫൈലുബ്‌നു 'അംറു ദ്ദൗസി'യെ ത്വഫൈലുബ്‌നു 'അംറൂസി' എന്നാക്കിയതും റുബയ്യിഅ് ബിന്‍ത് മുഅവ്വിദിനെ 'റബീഅ് ബിന്‍ത് മുഅവ്വദ് എന്നും 'മര്‍ഫദ്'ബ്‌നു അബുല്‍ 'മര്‍സദിനെ 'മുര്‍സിദ് ആക്കിയതും അദ്ല്‍, ഖാറ എന്നീ രണ്ടു ഗോത്രങ്ങളെ 'അദ്ല്‍ വഖാറ' എന്ന ഒറ്റഗോത്രമാക്കിയതും ഹകീം ഇബ്‌നു 'നിസാമി'നെ ഹകീമുബ്‌നു 'ഹസ്മ്' ആക്കിയതും അബൂ അസീസിനെ 'അബൂ ഉസൈര്‍' ആക്കിയതും ഉദാഹരണങ്ങളാണ്. വില 390 രൂപ എന്നതും അധികമല്ല. മൂന്ന് പേജുകളില്‍ ഒതുങ്ങുന്ന ചെറിയൊര അവതാരിക എഴുതിയ മൗലാനാ മൗദൂദി ഈ ഗ്രന്ഥത്തെ ആദരിച്ചിട്ടുണ്ട് എന്നതും പ്രത്യേകം സ്മരണീയമാണ്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
പെർവാഡ് : ജനജീവിതം കൂടുതൽ ദുസ്സഹമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന എലവേറ്റഡ് ഹൈവേ ( എൻ എച്ച് 66) യിൽ വേണ്ട അടിപ്പാതകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെർവാഡ് ജൻക്ഷനിൽ അടിപ്പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സൂചനാ സമരം സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഒരു സ്വകാര്യ ഹയർ സെക്കന്ററി സ്കൂൾ, ഒരു മത ഭൗതിക സമന്വയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ഒരു നഴ്സറി സ്കൂൾ, അംഗൻവാടി, കല്യാണ മണ്ഠപം, കമ്മ്യൂണിറ്റി സെന്റർ, പ്രമുഖമായ അഞ്ചു ഹിന്ദു മുസ്ലിം ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നത് പെറുവാഡ് ബസ് സ്റ്റോപ്പിന് അപ്പുറവും ഇപ്പുറവും ആയതിനാൽ അവിടേക്കു പോകുന്ന ആളുകൾ ആശ്രയിക്കുന്നത് പെറുവാഡ് ബസ് സ്റ്റോപ്പിനെയാണ്. മുൻപേ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾക്കു നിർത്തുന്ന ഈ ജംഗ്ഷനിൽ ജനവാസ കേന്ദ്രങ്ങളായ കടപ്പുറം ഫിഷറീസ് കോളനി, ബദ്രിയ നഗർ എന്നിവിടങ്ങളിൽ വരുന്ന രണ്ടു റോഡുകൾക്ക് പുറമെ IHRD കോളേജിൽ നിന്നുള്ള മറ്റൊരു റോഡും സംഗമിക്കുന്നു. അത് കൂടാതെ കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന അനന്തപുരത്തെ NH 66 മായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സ്പോട് കൂടിയാണ്. ഒരു ബാങ്ക് ബ്രാഞ്ച്, നിരവധി ചെറുകിട വ്യവസായ യൂണിറ്റുകളും ഉണ്ടിവിടെ. കൂടാതെ ദേവി നഗർ, കുണ്ടങ്ങറടുക്ക, കൊപ്ര ബസാർ, കടപ്പുറം, മൊഗ്രാൽ കോട്ട, ബദ്രിയ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ കാസറഗോഡ്, മംഗലാപുരം ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിത്യവും പോകുവാൻ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. ഉയരത്തിൽ പണിതു കൊണ്ടിരിക്കുന്ന ആറുവരി പാത പൂർത്തിയായാൽ സർവീസ് റോഡിലൂടെ ആയിരിക്കും പോകുന്നത്. നന്നേ വീതി കുറവായതിനാൽ ഈ സർവീസ് റോഡിൽ ഒരു ഭാഗത്തേക്കുള്ള ബസ് മാത്രമേ ഒരു വശത്ത് കൂടി പോകാൻ സാധിക്കൂ. ഇത് നിത്യ യാത്രക്കാരായ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ആറെട്ടു കിലോമീറ്റർ ചുറ്റി അധിക യാത്ര ചെയ്യാൻ നിർബന്ധിതരാക്കും.മാത്രവുമല്ല, ജനവാസ നിബിഡമായ ഈ പ്രദേശം മുഴുവൻ രണ്ടായി വിഭാജിക്കപ്പെടുകയും ചെയ്യും.ഈയൊരു ദുർഗതിക്കു പരിഹാരമായാണ് പെറുവാഡ് ജംഗ്ഷനിൽ ദേശീയപാത 66 ൽ ഒരു അടിപ്പാത നിർമ്മിക്കാൻ ആവശ്യം ഉന്നയിച്ചത്ഇതിനു വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും ഇത് വരെ ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോൾ നാട്ടുകാർ സംഘടിച്ചു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രത്യക്ഷ സമര പരിപാടികൾക്ക് ഇറങ്ങുവാൻ നിർബന്ധിതരായി. കഴിഞ്ഞ ഞായറാഴ്ച വൻ പ്രതിഷേധ സംഗമം നടന്നിരുന്നു.ഇന്ന് പെറുവാഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ അറുന്നോറോളം ആളുകൾ പങ്കെടുത്തു. എ കെ എം അഷ്‌റഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു ഇക്കാര്യത്തിൽ താൻ ശക്തമായി ഇടപെടുമെന്ന് അറിയിച്ചു. ജനറൽ കൺവീനർ നിസാർ പെറുവാഡ് സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാനായ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അധ്യക്ഷം വഹിച്ചു. അൻവർ മൊഗ്രാൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ അധ്യക്ഷ താഹിറ യുസുഫ് , സ്റ്റാൻഡിങ് അധ്യക്ഷരായ സഫൂറ, നസീമ, മെമ്പര്മാരായ അനിൽ കുമാർ, ഖൊലത്ത് , യുസുഫ് ഉളുവാർ , കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുകുമാരൻ കുതിരപ്പാടി, അയ്യപ്പസ്വാമി ഭജന മന്ദിരം പ്രസിഡന്റ്‌ അനിൽ പെറുവാഡ്, കുമ്പള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ്‌ സത്താർ അരിക്കാടി, എ കെ ആരിഫ് , മൊഗ്രാൽ ദേശീയ വേദി ഭാരവാഹികളായ സിദ്ധീക് റഹ്മാൻ , എം എ മൂസ , ജാഫർ സാദിഖ് , അബ്ദുല്ലത്തീഫ് കുമ്പള, ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷെരീഫ്, റമീസ് രാജ എസ്സ സ്കൂൾ ചെയർമാൻ ഓഗസ്റ്റിൻ , ബിഎൻ മൊഹമ്മദ്‌ അലി, കൃഷ്ണ ഗട്ടി, മിശാൽ , സുഭാകര, അഡ്വ എംസിഎം അക്ബർ, സകീന അക്ബർ, കെപി ഇബ്രാഹിം, ഹാദി തങ്ങൾ, ടിഎം ഷുഹൈബ്, സെഡ് എ മൊഗ്രാൽ ,കെ വി യുസുഫ്, ഹനീഫ പിഎംകെ, ബാലകൃഷ്ണ ബണ്ടാരി, താജുദ്ദീൻ മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു. കുമ്പള പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി എച് റംല നന്ദി പറഞ്ഞു. ആവശ്യം നേടിയെടുക്കുന്നത് വരെ സമരം തുടരാൻ തീരുമാനിച്ചു. Share Related Posts Post a Comment No comments Subscribe to: Post Comments ( Atom ) Popular Posts ആരിക്കാടി ദേശീയ പാതയിൽ ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമ്പള(www.truenewsmalayalam.com) : ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽപുത്തൂരിലെ തൻസീഹാ(17)ണ് ദേശീയ പാതയിൽ ചൊവ്വാഴ്ച... വീട് നിർമ്മിക്കാൻ ആലോചനയുണ്ടോ : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക കുമ്പള(www.truenewsmalayalam.com) : ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. നമ്മിൽ മിക്കവരും ആദ്യമായിട്ടായിരിക്കും വീടുണ്ടാക്കുക. കൃത്യ... ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍(www.truenewsmalayalam.com) : മൊഗ്രാല്‍ പുത്തൂര്‍ ദിടുപ്പ തഅ്ലീമുല്‍ ഇസ്ലാം മദ്റസയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ... പേരാൽ കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് മൊഗ്രാൽ സ്വദേശി മരിച്ചു ; രണ്ട് പേർക്ക് ഗുരുതരം - കുമ്പള: പേരാൽ കണ്ണൂരിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ കുഴിയിലേക്ക് വീണ് ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് സാരമായ പരിക്ക്. അപകടത്തിൽ മരണപ്പെട...
ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്. എന്ന് പറയുന്നത്. ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം. ചന്ദ്രൻ ആന്ദോളനം ചെയ്യുന്നതുപോലെ തോന്നുന്നതിന് ലിബറേഷൻ എന്നാണ് പറയുക ഭൂമിയെ വലംവയ്ക്കുന്നതിനിടയിൽ, കൃത്യമായ ഇടവേളകളിൽ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ എത്തിച്ചേരാറുണ്ട്. ആ സമയത്ത് ചന്ദ്രന്റെ ഒരു പകുതി ഭൂമിക്കു നേരെയും മറ്റേ പകുതി സൂര്യനു നേരെയും ആയിരിക്കും. സൂര്യന്റെ നേരെയുള്ള പകുതിയിൽ വെളിച്ചമുണ്ടാകും. നമ്മുടെ നേരെ തിരിഞ്ഞിരിക്കുന്ന മറ്റേ പകുതിയിൽ ഇരുട്ടായിരിക്കും. ചന്ദ്രൻ സ്വയം പ്രകാശിക്കുന്നില്ല എന്നതിനാൽ ആ സമയത്ത് നമുക്ക് ചന്ദ്രനെ കാണാൻ കഴിയില്ല. അങ്ങനെയാണ് അമാവാസി അഥവാ കറുത്ത വാവ് സംഭവിക്കുന്നത്. ഓരോ തവണ ചന്ദ്രൻ ഭൂമിയെ ചുറ്റിവരുമ്പോഴും ഒരിക്കൽ അമാവാസി ഉണ്ടാകും. ഒരു വർഷത്തിൽ പന്ത്രണ്ടോ പതിമൂന്നോ പ്രാവശ്യം ഇതു സംഭവിക്കാം.[1] സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ സൂര്യഗ്രഹണം ഉണ്ടാകുക. സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട് ഇതു കാരണം രണ്ടു ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മൾ രാഹുവും കേതുവും എന്നു വിളിക്കുന്നതത്. ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രൻ സൂര്യൻ രാഹുവിലോ കേതുവിലോ ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ. വാവുവേലിയേറ്റങ്ങൾതിരുത്തുക പ്രധാന ലേഖനം: വേലിയേറ്റം വാവ് ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകർഷണബലം ഒരേ രേഖയിൽ പ്രവർത്തിക്കുന്നതിനാൽ വാവുദിവസ്ം ഉണ്ടാകുന്ന വേലിയേറ്റങ്ങൾ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ വാവുവേലി എന്നാണ്‌ അറിയപ്പെടുന്നത്.വാവു ദിനത്തിന് ഹിന്ദു മതത്തിൽ വലിയ പ്രാധാന്യമാവുന്നു. പഞ്ചാംഗ കലണ്ടറിലും ഹിജ്റ കലണ്ടർ അവസാനത്തെ ദിവസമായി കണക്കാക്കുന്നത് അമാവാസിയാണ്. പഞ്ചാംഗം കലണ്ടറിലെ കൃഷ്ണ പക്ഷണത്തിലാണ് അമാവാസി സംഭവിക്കുന്നത്. ചന്ദ്രൻ മറിക്കപ്പെടുന്ന ദിവസം വ്രതം പൂർത്തിയാക്കാൻ നബിതിരുമേനി അരുളിയത് ഈ ദിവസത്തെ കുറിച്ചാണ്.
എച്ച് ബീം ഫ്ലേഞ്ച് രൂപഭേദം നേരെയാക്കുന്നതിനുള്ള പ്രത്യേക ഉപകരണമാണിത്.തത്വം: രണ്ട് മുകളിലെ സ്‌ട്രെയിറ്റ് റോളർ ഫ്ലേഞ്ച് പ്ലേറ്റിന്റെ രണ്ട് വശവും, ഒരു താഴത്തെ റോളർ ഫ്ലേഞ്ചിന്റെ മധ്യഭാഗത്തെ പിന്തുണയ്‌ക്കുന്നു, ഓയിൽ സിലിണ്ടറിന്റെ തള്ളലിലൂടെ ഫ്ലേഞ്ചിന്റെ മധ്യഭാഗത്തേക്ക് മുകളിലേക്ക് അമർത്തുക, അത് ഫ്ലേഞ്ച് പ്ലേറ്റിന്റെ രൂപഭേദം നേരെയാക്കുന്നതിനുള്ള ലക്ഷ്യത്തിലെത്തുന്നു. ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക ഉൽപ്പന്ന വിശദാംശങ്ങൾ ഉൽപ്പന്ന ടാഗുകൾ എച്ച് ബീം ഫ്ലേഞ്ച് സ്‌ട്രെയിറ്റനിംഗ് മെഷീൻ എച്ച് ബീം ഫ്ലേഞ്ച് സ്‌ട്രെയിറ്റനിംഗ് മെഷീൻ ഫീച്ചറുകൾ എച്ച് ബീം ഫ്ലേഞ്ച് രൂപഭേദം നേരെയാക്കുന്നതിനുള്ള പ്രത്യേക ഉപകരണമാണിത്.തത്വം: രണ്ട് മുകളിലെ സ്‌ട്രെയിറ്റ് റോളർ ഫ്ലേഞ്ച് പ്ലേറ്റിന്റെ രണ്ട് വശവും, ഒരു താഴത്തെ റോളർ ഫ്ലേഞ്ചിന്റെ മധ്യഭാഗത്തെ പിന്തുണയ്‌ക്കുന്നു, ഓയിൽ സിലിണ്ടറിന്റെ തള്ളലിലൂടെ ഫ്ലേഞ്ചിന്റെ മധ്യഭാഗത്തേക്ക് മുകളിലേക്ക് അമർത്തുക, അത് ഫ്ലേഞ്ച് പ്ലേറ്റിന്റെ രൂപഭേദം നേരെയാക്കുന്നതിനുള്ള ലക്ഷ്യത്തിലെത്തുന്നു. 1. സ്ട്രെസ് റിലീഫ് ഉള്ള ഇന്റഗ്രൽ ഫ്രെയിം ഘടനയാണ് മെയിൻഫ്രെയിം, ഇത് CNC ഫ്ലോർ ടൈപ്പ് ബോറിംഗ് ആൻഡ് മില്ലിംഗ് മെഷീൻ ഉപയോഗിച്ച് ഒരു ഘട്ടത്തിൽ പ്രോസസ്സ് ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു, കോം‌പാക്റ്റ് ഘടന, ശക്തമായ കരുത്ത്, മതിയായ കാഠിന്യം എന്നിവയുടെ ഗുണങ്ങളുണ്ട്. 2. അപ്പർ റോളറിന്റെ മെറ്റീരിയൽ 35CrMo ആണ്, ചൂട് ചികിത്സയുടെയും പൊടിക്കലിന്റെയും പ്രക്രിയയ്ക്ക് ശേഷം ഉരച്ചിലിന്റെ പ്രതിരോധം മെച്ചപ്പെട്ടു. 3. മെയിൻ ട്രാൻസ്മിഷൻ റോളറിന്റെ മെറ്റീരിയൽ ഇന്റഗ്രൽ ഫോർജിംഗ് പ്രോസസോടുകൂടിയ 40Cr ആണ്, കൂടാതെ ഉയർന്ന ഫ്രീക്വൻസി ക്വഞ്ചിംഗ് പ്രക്രിയയും ഉപരിതലത്തിൽ പൊടിക്കലും, കൃത്യതയും ഉരച്ചിലുകളും പ്രതിരോധം വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. 4. ഈ മെഷീനിൽ ഒരു ചെറിയ പ്രെസിംഗ് റോളർ സജ്ജീകരിക്കാം, ഈ 2 സെറ്റ് പ്രെസിംഗ് റോളറുകൾ ഉപയോഗിച്ച് എച്ച് ബീം ഫ്ലേഞ്ച് സ്‌ട്രൈറ്റനിംഗ് ശ്രേണി വിശാലമാകും. 5. സ്പീഡ് റിഡ്യൂസർ ഉള്ള ഒരു മോട്ടോർ ഉപയോഗിച്ചാണ് പ്രധാന ട്രാൻസ്മിഷൻ ഭാഗം പ്രവർത്തിപ്പിക്കുന്നത്, തുടർന്ന് ട്രാൻസ്മിഷൻ റോളർ ഫ്ലേഞ്ചിന്റെ സ്ട്രെയിറ്റനിംഗ് തുടർച്ചയായി പൂർത്തിയാക്കുന്നതിന് വർക്ക്പീസ് കൊണ്ടുപോകുന്നു. 6. ഇലക്ട്രിക് കൺട്രോൾ സിസ്റ്റം കൺട്രോൾ ബോക്സും ഓപ്പറേഷൻ ബോക്സും ചേർന്നതാണ്, ഇത് പ്രധാന ട്രാൻസ്മിഷൻ മോട്ടോറിന്റെയും സ്‌ട്രൈറ്റനിംഗ് മോട്ടോറിന്റെയും ഫോർവേഡ്/റിവേഴ്സ് ടേണിംഗിനെ നിയന്ത്രിക്കുന്നു.പ്രവർത്തന പാനൽ ഫ്രെയിമിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ഇത് കൺട്രോൾ ബോക്സിൽ നിന്ന് സൗകര്യപ്രദമായ പ്രവർത്തനത്തോടെ പ്രത്യേകം സ്ഥാപിച്ചിരിക്കുന്നു. മുമ്പത്തെ: മാനുഫാക്ചർ സ്റ്റാൻഡേർഡ് പൈപ്പ് ഫൈബർ ലേസർ കട്ടിംഗ് മെഷീൻ - ജിടി-പി സീരീസ് ഡ്യുവൽ എക്സ്ചേഞ്ചിംഗ് ടേബിൾ ഷീറ്റ് എൻ പൈപ്പ് ഫൈബർ ലേസർ കട്ടിംഗ് മെഷീൻ - സെലെസ്ട്രോൺ
കൃഷിനാശം വിധച്ചുകൊണ്ടിരിന്ന ഇവന്റെ കാൽപാട് വീണ ഇടങ്ങളളിൽ ഒക്കെ അടുത്ത വർഷം വിളവിൻറെ ചാകര… അങ്ങനെ തോതിറ്റാതെല്ലാം പൊന്നാക്കിയ ദൈവം… അവന്റെ കൈ കൊണ്ട് അവസാനം മരിച്ച ആളുടെ പേരെ പീലാണ്ടി എന്നായപ്പോൾ അവൻ പീലാണ്ടി ദൈവമായി… അറിഞ്ഞോ അറിയാതെയോ അവന്റെ ഇരകളായ മനുഷ്യർ… അങ്ങനെ മേയ് 30 2018 അന്യനാട്ടിൽ നിന്നും കരുതന്മാരെ വരുത്തിച് മണിക്കൂറുകളുടെ പരിശ്രമത്തിൽ വിജയിച്ച കോടനാട് ആനകളരിയിൽ…. ജൂണ് 1 നെ സ്കൂൾ ആരംഭിച്ചപ്പോൾ പീലാണ്ടി ചന്ദ്രശേഖരൻ ആയി… ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് കാണുന്ന മടി പോലെ ഇവനും കൊറേ കാണിച്ചു , പിന്നീട് തന്റെ അധ്യാപകരുടെ സ്നേഹപ്രകടനത്തിലും ശിക്ഷണത്തിലും അവൻ വീണു…
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. DAY IN PICSMore Photos നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
മെക്സിക്കോക്ക് തെക്കായി ഷോചിമിൽക്കോ കനാലുകൾക്ക് ഇടയിൽ ആയി സ്ഥിതി ചെയ്യുന്ന ദ്വീപ് ആണ് ഇസ്ലാ ടെ മോനെകാസ് അതായത് പാവകളുടെ ദ്വീപ് എന്നർത്ഥം. ഒരു ടൂറിസ്റ്റ് സ്ഥലമായി മാറിയ ഈ സ്ഥലത്തിന് ഒരു സങ്കടം നിറഞ്ഞ ചരിത്രമുണ്ട്. ഈ ദ്വീപ് അകാലത്തിൽ മരിച്ച ഒരു പെൺകുട്ടിയുടെ ഓർമ്മക്ക് വേണ്ടിയാണു. ഈ ഏരിയയിൽ ആയിരകണക്കിന് ആൾകാർ ഉണ്ട്. പക്ഷെ ഈ ദ്വീപിൽ മുഴുവൻ പാവകൾ ആണ്. പലതരത്തിൽ ഉള്ള കണ്ടാൽ പേടി തോന്നുന്ന പാവകൾ. രാവിലെ കാണുമ്പോൾ തന്നെ ഭയം തോന്നുന്ന പാവകൾ. രാത്രിയിലത്തെ കാര്യം പറയുകയേ വേണ്ട. പെൺകുട്ടിയെ ഇവിടത്തെ വെള്ളത്തിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാവകളിൽ അവളുടെ ആത്മാവ് കൂടിയിരിക്കുന്നു. ഈ പാവകൾ കൈ, കാൽ എന്നിവ അനക്കുമെന്നും ചിലപ്പോൾ കണ്ണുകൾ അടച്ചു തുറക്കുമെന്നും സമീപവാസികൾ പറയുന്നു. മറ്റു ചിലർ പറയുന്നത് പാവകൾ പരസ്പരം സംസാരിക്കാറുണ്ടെന്നാണ്. പക്ഷെ ഇതിലെ സത്യം മറ്റൊന്നാണ്. ഡോൺ ജൂലിയൻ എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ സൂക്ഷിപ്പുകാരൻ. ഒരു ദിവസം അയാൾ ഒഴുകി വരുന്ന കുട്ടിയുടെ ശവശരീരം കണ്ടു. അവളെ രക്ഷപെടുത്താൻ കഴിയാത്തതിൽ അയാൾ ഒരുപാട് സങ്കടപ്പെട്ടു. ആ സമയത്താണ് അയാൾ ഒഴുകി വന്ന ഒരു പാവയെ കണ്ടത്. അയാൾ അവൾക്ക് വേണ്ടി ആ പാവയെ ദ്വീപിലെ മരത്തിൽ കെട്ടിത്തൂക്കി. പിന്നീട് ജൂലിനെ പെൺകുട്ടിയുടെ ആത്മാവ് ശല്യം ചെയ്തു എന്നും അവളെ പ്രീതിപ്പെടുത്താൻ ആണ് അയാൾ വീണ്ടും വീണ്ടും പാവകൾ കെട്ടിത്തൂക്കിയതെന്നും പറയുന്നു. 50 വർഷങ്ങൾക്ക് ശേഷം അയാൾ ആ പെൺകുട്ടി മരിച്ചു കിടന്നിടത്തു തന്നെ മരണപെട്ടു കണ്ടു. 2001 നു ശേഷം ഇവിടം ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റുകയും ചെയ്തു. വരുന്നവർ കൂടുതൽ പാവകളെ ഇവിടേക്ക് കൊണ്ട് വന്നു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന റെയ്‌സൺ ഇൻജക്ഷൻ എടുക്കാൻ വരെ പേടിയുള്ള ഒരാളായിരുന്നു, നാക്കിലെ ക്യാൻസറിന്റെ രൂപത്തിൽ ജീവിതം അദ്ദേഹത്തെ പരീക്ഷിക്കുന്നത് വരെ. 2018 ജനുവരി മാസത്തിലാണ് തന്റെ നാക്കിൽ ഒരു ചെറിയ തടിപ്പ് രൂപപ്പെട്ടതായി റെയ്‌സൺ ശ്രദ്ധിക്കുന്നത്. പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് വിറ്റാമിൻ ബിയുടെ കുറവാണ് കാരണമെന്ന് അടുത്ത കിനിക്കിലെ ഡോക്ടർ പറഞ്ഞപ്പോൾ റെയ്‌സൺ കൂടുതൽ ഒന്നും ആലോചിച്ചില്ല. എന്നാൽ ആയിടെയായി റെയ്‌സൺ പതിവിൽ കൂടുതൽ ക്ഷീണിതനായിരുന്നു. അതിനോടൊപ്പം തോളിനു പിന്നിലായി വേദനയും, നീരും അനുഭവപ്പെടാനും തുടങ്ങിരുന്നു. വിറ്റാമിൻ ബിയുടെ കുറവാണെന്ന ധാരണയിൽ ഡോക്ടർ നൽകിയ മരുന്നുകളും, വേദനസംഹാരികളും കഴിച്ച് രണ്ടു മാസം കടന്നു പോയി. പ്രായമായ അമ്മയുമായി പതിവ് സന്ദർശനത്തിന് ആശുപത്രിയിൽ വീണ്ടും പോകേണ്ടി വന്നപ്പോൾ, ഈ അസ്വസ്ഥതകളെ കുറിച്ച് റെയ്‌സൺ അവിടെത്തെ ഡോക്ടറോട് സൂചിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർ ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചു. കൂടുതൽ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ എത്തിയ റെയ്‌സനോട് ഓപ്പറേഷൻ ആവശ്യമാണെന്ന് അവിടെത്തെ ഡോക്ടർ പറഞ്ഞു. അതനുസരിച്ച് നാക്കിലെ ചെറിയ തടിപ്പ് മുറിച്ചു മാറ്റുകയും, ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം റെയ്‌സൺ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മുറിച്ചു മാറ്റിയ തടിപ്പിന്റെ സാമ്പിൾ ഇതിനകം ബയോപ്സി ചെയ്യാനായി ലാബിലേക്ക് അയച്ചിരുന്നു. എങ്കിലും റെയ്‌സണ് പേടിയൊന്നും ഉണ്ടായിരുന്നില്ല. ഓപ്പറേഷന് ശേഷമുള്ള പതിവ് നടപടികളായേ അദ്ദേഹം ഇതിനെ കണക്കാക്കിയുള്ളൂ. എന്നാൽ ഫെബ്രുവരി അഞ്ചിന് റെയ്‌സണെ ഞെട്ടിച്ചുകൊണ്ട് ബയോപ്സിയുടെ ഫലം ക്യാൻസർ പോസിറ്റീവ് എന്നുവന്നു. റെയ്‌സൺ. ലോക ക്യാൻസർ ദിനത്തിന് ശേഷമുള്ള ദിവസമായിരുന്നു അത്. തലേന്ന് പത്രത്തിൽ നാക്കിലെ ക്യാൻസറിനെ അതിജീവിച്ച ഒരു മാഷെ പറ്റിയുള്ള ലേഖനം റെയ്‌സൺ വായിച്ചതേ ഉണ്ടായിരുന്നുള്ളു. അതിജീവനത്തിന്റെ ആവേശകരമായ ഒരു ജീവിതകഥയായിരുന്നു അതെങ്കിലും, ജ്യൂസുകൾ മാത്രം കുടിച്ചും, ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയും തനിക്കും ജീവിക്കേണ്ടിവരുമോ എന്നായിരുന്നു റെയ്‌സന്റെ പേടി. ഇതേ ഭയം വീട്ടുകാർക്ക് ഉണ്ടാകാതിരിക്കാനായി, ആ ലേഖനം അച്ചടിച്ചുവന്ന പത്രം റെയ്‌സൺ എല്ലാവരിൽ നിന്നും ഒളിപ്പിച്ചു വെച്ചു. “ക്യാൻസർ എന്ന വാക്കുതന്നെ നമ്മളെ ഓർമ്മിപ്പിക്കുന്നത് വേദനയെയും അനിശ്ചിതത്വത്തിനെയും പറ്റിയാണ്. അതുകൊണ്ടു തന്നെ ക്യാൻസർ ചികിത്സയെ പറ്റിയോ, അതിനു ശേഷമുള്ള ജീവിതത്തെ പറ്റിയോ ഒന്നും ചിന്തിക്കാൻ നമുക്ക് കഴിയാറില്ല. “റെയ്‌സണ് ആ സമയത്തെ ടെൻഷൻ ഇപ്പോഴും മറക്കാനാവുന്നതല്ല. എന്നാലും റെയ്‌സൻ ഭയപ്പെട്ടതുപോലെ ഒന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചില്ല. പ്രതീക്ഷിച്ചതിലും ആശ്വാസത്തോടെയും, ആത്മവിശ്വാസത്തോടെയും ക്യാൻസർ ചികിത്സ പൂർത്തിയാക്കാൻ റെയ്‌സണ് സാധിച്ചു. തന്റെ ഒരു സുഹൃത്തിൽ നിന്നും ആസ്റ്റർ മെഡ്‌സിറ്റിയെ പറ്റി അറിഞ്ഞ റെയ്‌സൺ ഡോക്ടർ മയൂരിയുടെ കീഴിൽ ചികിത്സ തേടി. ഭാഗ്യവശാൽ റെയ്‌സന്റെ ക്യാൻസർ പ്രാരംഭഘട്ടത്തിലായിരുന്നു. താമസിയാതെ റെയ്‌സൺ ആശുപത്രിയിൽ അഡ്മിറ്റാകുകയും, നാക്കിലെ ക്യാൻസർ ബാധിച്ച ഭാഗം മുഴുവനായും മുറിച്ചു മാറ്റുകയും ചെയ്തു. നാക്കിന്റെ ഏകദേശം എൺപത് ശതമാനത്തോളം മുറിച്ചു മാറ്റിയ ശേഷം, വലതുകാലിൽ നിന്നും ഒരു പേശി നാക്കിൽ വെച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ചികിത്സയുടെ എല്ലാ ഘട്ടത്തിലും റെയ്‌സൻറെ കുടുംബവും കൂട്ടുകാരും കൂടെയുണ്ടായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിടാതെ ജീവിതത്തെ മുറുകെ പിടിക്കാൻ അവരെല്ലാം റെയ്‌സണെ അകമഴിഞ്ഞു പിന്തുണച്ചു. ചികിത്സയ്ക്ക് ശേഷമുള്ള ഒരു ചെക്കപ്പിനിടെ, അപ്പോൾ ക്യാൻസർ രോഗനിർണ്ണയം ചെയ്യപ്പെട്ട ഒരു രോഗിയെ റെയ്സൺ ആകസ്മികമായി പരിചയപ്പെടുകയുണ്ടായി. എല്ലാ പ്രതീക്ഷയും നശിച്ച്, ജീവിതത്തെ അഭിമുഖീകരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആ മനുഷ്യൻ. അദ്ദേഹത്തിന്റെ അവസ്ഥ റെയ്‌സണ് സുപരിചിതമായിരുന്നു. പ്രതീക്ഷ കൈവിടാതിരിക്കാൻ അയാളെ എങ്ങിനെ സഹായിക്കണമെന്നും ഇതിനകം റെയ്സൺ മനസ്സിലാക്കിയിരുന്നു. സ്വന്തം ജീവിതത്തെ പറ്റിയും, തന്റെ ക്യാൻസർ അനുഭവങ്ങളും റെയ്സൺ അയാളോട് പങ്കുവെച്ചു. ചികിത്സയ്ക്ക് ശേഷവും ജീവിതം സാധ്യമാണെന്ന് റെയ്‌സൺ തന്റെ ഉദാഹരണത്തിലൂടെ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തി. ശസ്ത്രക്രിയയ്ക്കും, നീണ്ട ചികിത്സയ്ക്കും ശേഷവും റെയ്‌സൺ വളരെ ചുറുചുറുക്കോടെയാണ് ജീവിക്കുന്നത്. മുൻപത്തെ പല ഭയങ്ങളും റെയ്‌സനെ ഇപ്പോൾ തളർത്തുന്നില്ല. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ റെയ്‌സണ് ഇപ്പോൾ ഭയമില്ല. ക്യാൻസർ റെയ്‌സൻറെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. ജീവിതത്തെ നേരിടാനുള്ള കരുത്ത് ആ രോഗിയിൽ ഉളവാക്കുന്നതിന് തികച്ചും സാധാരണക്കാരനായ റെയ്‌സൻറെ വാക്കുകൾക്ക് കഴിഞ്ഞു. ക്യാൻസറിനെ മറ്റെല്ലാവരെയും പോലെ ഒരു മഹാവ്യാധിയായാണ് റെയ്‌സണും കണ്ടിരുന്നത്. ആ പഴയ റെയ്‌സണിൽ നിന്നും അദ്ദേഹം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. "പേടിയും വിഷമവും എല്ലാവർക്കുമുണ്ടാകും, അത് സ്വാഭാവികമാണ്. പക്ഷെ, ഒടുവിൽ നമ്മൾ സ്വയം വിശ്വസിക്കാൻ തയ്യാറാകണം. പ്രതീക്ഷ കൈവിടരുത്, അങ്ങിനെയാണെങ്കിൽ ധൈര്യം പിന്നാലെ വന്നോളും," റെയ്‌സൺ പറയുന്നു. ഒരു സാധാരണ നിർമ്മാണത്തൊഴിലാളിയായിരുന്ന റെയ്‌സൺ ഇപ്പോൾ ഇത് രണ്ടാമത്തെ തവണയാണ് തന്റെ ജാതിക്ക തോട്ടം വിളവെടുപ്പ് നടത്തുന്നത്. ക്യാൻസറിന് മുൻപുണ്ടായിരുന്ന ഭയങ്ങൾ റെയ്സണെ ഇപ്പോൾ അലട്ടുന്നില്ല. കൃത്യമായ ഇടവേളകളിൽ ആശുപത്രി സന്ദർശനവും, ജാതിക്ക കൃഷിയും, കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതുമായി റെയ്‌സൺ ആകെ തിരക്കിലാണ്. ഞങ്ങളുടെ സംരംഭത്തിലൂടെ നിങ്ങളുടെ കഥകൾ മറ്റുള്ളവരുമായി പങ്കിടാൻ, 8138860606 എന്ന നമ്പറിലേക്ക് ക്യാൻസ്പയർ വാട്ട്‌സ്ആപ്പ് ചെയ്യുക. നിങ്ങളുടെ കഥയും സന്ദേശവും നിലവിൽ ക്യാൻസറിനെതിരെ പോരാടുന്ന നിരവധി പേർക്ക് മികച്ച പിന്തുണ നൽകും. One Aster Personalized Medical Assistant for all your healthcare needs. Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.
2കർശനമായ ഓൺസൈറ്റ് നിരീക്ഷണത്തിലൂടെ ഗുണനിലവാരം ഉറപ്പുനൽകുന്നു.മുഴുവൻ നിർമ്മാണ പ്രക്രിയയും SOP അനുസരിച്ചാണ്. 3ഞങ്ങൾ നിരവധി പ്രശസ്ത ഷിപ്പിംഗ് ഏജൻസികളുമായി പ്രവർത്തിക്കുന്നു, മുഴുവൻ ഷിപ്പിംഗ് പ്രക്രിയയും സുഗമമായി നടക്കുന്നു. 4പുറത്തിറക്കിയ ഉൽപ്പന്നം യോഗ്യമാണെന്ന് ഉറപ്പുനൽകാൻ ഞങ്ങൾക്ക് പ്രത്യേകം ടെസ്റ്റിംഗ് ലാബ് ഉണ്ട്. 5ഗുണനിലവാര പ്രശ്‌നങ്ങൾ ഉണ്ടായാൽ പരാതി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമം സജീവമാക്കും. മുമ്പത്തെ: 4-അമിനോപൈറസോളോ[3,4-ഡി]പിരിമിഡിൻ അടുത്തത്: 2021 നല്ല ഗുണനിലവാരമുള്ള ചൈന ഫാക്ടറി മൊത്തത്തിലുള്ള വെളുത്ത പൊടി (S)-1-Boc-3-ഹൈഡ്രോക്സിപിപെരിഡിൻ CAS നമ്പർ 143900-44-1
കുട്ടികള്‍ നിക്കറില്‍ മുള്ളുന്നതും കിടക്കയില്‍ മുള്ളുന്നതും അമ്മമാര്‍ക്ക് തലവേദനയാകാറുണ്ട്. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു. പ്രായമായവര്‍ കിടക്കയിലോ നിക്കറിലോ മൂത്രമൊഴിച്ചാല്‍ അവര്‍ നേരിടേണ്ടി വരുന്ന അപമാനം നമുക്ക് ഊഹിക്കാം. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ചില കുട്ടികളും മുതിര്‍ന്നവരും ഭയം വന്നാലും മുള്ളി പോകും. ഭയം വരുമ്ബോള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുക. നിക്കറിലും കിടക്കയിലും മൂത്രമൊഴിച്ചു പോകുന്നത് എങ്ങനെ നിയന്ത്രിക്കാം എന്ന് പലരും അന്വേഷിക്കുന്നു. മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോര്‍മോണ്‍ തകരാറുകള്‍, മാനസിക സംഘര്‍ഷം എന്നിവയൊക്കെയാണ് മുതിര്‍ന്നവര്‍ നിക്കറിലും കിടക്കയിലും മൂത്രമൊഴിക്കാന്‍ കാരണം. ഈ ശീലം മാറ്റാന്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഫലപ്രദമായ ചില വഴികള്‍ നോക്കാം, ക്രാന്‍ബെറി ജ്യൂസ്- ക്രാന്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മൂത്ര നാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിക്കുന്നു. ഇത് മൂത്രമൊഴിക്കാനുള്ള സാധ്യത കുറയ്‌ക്കും. ആപ്പിള്‍ ഡിഡെര്‍ വിനാശിനി- മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി അണുബാധ തടയാന്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിക്ക് കഴിയും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഫലപ്രദമാണ്. ഫ്രൂട്ട് സിഡര്‍ വിനഗര്‍- കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം നിര്‍ത്താന്‍ ഫ്രൂട്ട് സിഡര്‍ വിനഗര്‍ ഉപയോഗിക്കാം. രണ്ട് ടീസ് സ്പൂണ്‍ പഴ സത്തില്‍ നിന്നുള്ള വിനഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. എപ്പോഴും മൂത്രം ഒഴിക്കണമെന്ന തോന്നാല്‍ അകറ്റാന്‍ ഇത് സഹായിക്കും. നെല്ലിക്ക- നിരവധി അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് നെല്ലിക്ക. ഒരു ടീസ് സ്പൂണ്‍ നെല്ലിക്ക നീരില്‍ കുരമുളക് പൊടി ചേര്‍ത്ത് കിടക്കുന്നതിന് മുമ്ബ് സേവിക്കുന്നത് കിടക്കയില്‍ മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കും. മൂത്രാശയ വ്യായാമം- മുതിര്‍ന്നവര്‍ പ്രധാനമായും ചെയ്യേണ്ട ഒന്നാണ് മൂത്രാശയ വ്യായാമം. മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കാന്‍ ഇതുകൊണ്ട് സാധിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ധാരാളം വെള്ളം കുടിക്കുക. മൂത്രമൊഴിക്കാന്‍ മുട്ടുമ്ബോള്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക. ആദ്യം ചില പ്രശ്‌നങ്ങള്‍ തോന്നാമെങ്കിലും ദിവസങ്ങള്‍ കഴിയുമ്ബോള്‍ നിങ്ങള്‍ക്ക് മാറ്റം അറിയാം. പ്രത്യേകം പറയട്ടെ, പ്രശ്നങ്ങള്‍ ഗുരുതരമായി തോന്നുന്നുണ്ടെങ്കില്‍ ഒട്ടു വൈകാതെ ഡോക്ടറെ സമീപിക്കുക.
ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയിരുന്നു. മെഡൽ നേടിയ അദ്ദേഹം ഇന്ന് തന്നെ പിന്തുണച്ച ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. യുഎസിലെ യൂജിനിലെ ഹേവാർഡ് ഫീൽഡിൽ തനിക്ക് ലഭിച്ച അവിശ്വസനീയമായ പിന്തുണയ്ക്കും നീരജ് സന്തോഷം പ്രകടിപ്പിച്ചു Struggled a bit with the conditions, but extremely happy to win a 🥈medal for India at the #WCHOregon22. Congratulations to Anderson Peters and Jakub Vadlejch on an incredible competition. Thank you to everyone at home and at Hayward Field for your support. 🇮🇳 pic.twitter.com/co2mGrx3Em — Neeraj Chopra (@Neeraj_chopra1) July 25, 2022 “സാഹചര്യങ്ങളോട് അൽപ്പം പോരാടേണ്ടി വന്നു, പക്ഷേ #WCHOregon22-ൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയതിൽ അതിയായ സന്തോഷമുണ്ട്. അവിശ്വസനീയമായ മത്സരത്തിൽ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനും ജാക്കൂബ് വാഡ്‌ലെജിനും അഭിനന്ദനങ്ങൾ,” നീരജ് തന്റെ ട്വീറ്റിൽ പറഞ്ഞു “എന്ന് ഇന്ത്യയിൽ നിന്ന് പിന്തുണച്ചവർക്കും ഗ്യാലറിയിൽ പുന്തുണച്ചവർക്കും നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു
ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന “ദിറിലിഷ്‌ എർതുറൂൽ” അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി മാറി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Adventure, Drama, Turkish, Web Series Tagged: Abhijith M Cheruvalloor, Afzal Chinakkal, Anandhu KS, Ansar K Yunas, Dr. Jamal, Dr. Shafi K Kavumthara, Dr. Shyfaa Jamal, Favazz Ap, Fazil Marayamangalam, Fazlu Arimbra, Mahfool Koramkulam, Najeeb Keezhacheri, Nishad Maleparambil, Nisham Nilambur, Prasanth Sreemangalam, Riyas Pulikkal, Safwan Ibrahim, Shameer Ayakkodan, Shihas Paruthivila, Xabi Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
www.mediavisionnews.in ഗ്രൂപ്പ് ഇ യിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. പൌളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്റോറിക്കയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്റും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിച്ചു. ബ്രസീല്‍ – സെര്‍ബിയ മത്സരത്തിന്‍റെ മുപ്പത്തിയാറാം മിനിറ്റില്‍ മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെര്‍ബിയന്‍ ഏരിയയിലേയ്ക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്‌റ്റോയിക്കോവിച്ചനെ മറികടന്ന് പിടിച്ചെടുത്ത പൗലിന്യോ അഡ്വാന്‍സ് ചെയ്തുവന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലേയ്ക്ക് വലംകാല്‍ കൊണ്ട് കോരിയിടുകയായിരുന്നു. പന്ത് കൃത്യം വലയില്‍. ബ്രസീല്‍ മുന്നില്‍ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റും കോസ്റ്റോറിക്കയും ഓരോ ഗോളുകളടിച്ചിരിക്കുകയാണ്. 31ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നില്‍. എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്ത ബ്ലെരിം സെമൈലിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്. 56ാം മിനിറ്റില്‍ കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച കെന്‍ഡല്‍ വാട്‌സണാണ് കോസ്റ്ററീക്കയ്ക്ക് സമനില നല്‍കിയത്. Facebook Twitter WhatsApp Telegram Copy URL Previous articleഗൗരി ലങ്കേഷിന്റെ ഘാതകരുടെ അടുത്ത ഉന്നം പ്രകാശ് രാജ്; ഭീഷണിയെ ഭയക്കുന്നില്ലെന്ന് നടന്‍ Next articleജര്‍മ്മനിക്കൊപ്പം അട്ടിമറിക്കപ്പെട്ടത് കാനറികളുടെ കാത്തിരിപ്പും; കണ്ണീരിന്റെ കണക്കുകള്‍ ഇനി ഖത്തറില്‍ പൊടിതട്ടിയെടുക്കാം
കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ചെറു നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ). 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ചതാണ് പദ്ധതി. പത്തു വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവര്‍ഷം നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. സുകന്യ സമൃദ്ധി […] കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ചെറു നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സുകന്യ സമൃദ്ധി... കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ചെറു നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ). 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ചതാണ് പദ്ധതി. പത്തു വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവര്‍ഷം നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. സുകന്യ സമൃദ്ധി യോജനയ്ക്ക് നിലവില്‍ പ്രതിവര്‍ഷം 7.6 ശതമാനം പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിക്ഷേപത്തിന് നികുതിഭാരമുണ്ടാകില്ല എന്നതും ശ്രദ്ധേയമായ ഒന്നാണ്. എന്നിരുന്നാലും നിക്ഷേപം സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുമോ?, ഏതൊക്കെ സാഹചര്യത്തിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കുക?, അക്കൗണ്ട് മറ്റൊരിടത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുമോ?, തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും പലര്‍ക്കും വ്യക്തതയില്ല. തുക പിന്‍വലിക്കേണ്ടത് എപ്പോള്‍ ? പെണ്‍കുട്ടി പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ 18 വയസ് ആകുകയോ ചെയ്താല്‍ (ഏതാണോ ആദ്യം അതിനനുസരിച്ച്) എസ്എസ്‌വൈ നിക്ഷേപത്തില്‍ നിന്നും തുക പിന്‍വലിക്കാന്‍ സാധിക്കും. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്ത് അക്കൗണ്ടില്‍ ലഭ്യമായ ബാക്കി തുകയുടെ 50% വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുക. പിന്‍വലിക്കല്‍ ഒറ്റത്തവണയായോ ഗഡുക്കളായോ നടത്താന്‍ സാധിക്കും. പ്രതിവര്‍ഷം ഒരുതവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ഇതിന് പ്രത്യേക ഫീസ് ഈടാക്കും. കാലാവധി പൂര്‍ത്തിയാകും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കുമോ എന്നതും പ്രധാന സംശയങ്ങളിലൊന്നാണ്. അക്കൗണ്ട് ഉടമയുടെ മരണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സന്ദര്‍ഭം (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്), അക്കൗണ്ട് ഉടമയ്ക്ക് ഗുരുതര രോഗം വരുമ്പോള്‍, നിക്ഷേപ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളുടെ മരണം തുടങ്ങിയ സാഹചര്യം എന്നിവയിലൊക്കെ നിങ്ങള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കും. അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പ്രത്യേക അപേക്ഷാ ഫോം ലഭ്യമാണ്. ഇത് പൂരിപ്പിച്ച് അക്കൗണ്ട് പാസ്ബുക്ക് സഹിതം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷങ്ങള്‍ തികയുമ്പോള്‍ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായിട്ടുണ്ടാകും. ഈ സമയത്തും പെണ്‍കുട്ടിയുടെ വിവാഹ സമയത്തും (18 വയസ് പൂര്‍ത്തിയായിരിക്കണം) അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കും. വിവാഹ തീയതിയ്ക്ക് ഒരു മാസം മുന്‍പും മൂന്ന് മാസങ്ങള്‍ക്ക് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കും. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാമോ ? ഇന്ത്യയില്‍ എവിടേയ്ക്ക് വേണമെങ്കിലും എസ്എസ്‌വൈ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയാന്‍ സാധിക്കും. പെണ്‍കുട്ടിയോ, രക്ഷിതാക്കളോ മേല്‍വിലാസം മാറി എന്നതിന്റെ രേഖ സമര്‍പ്പിച്ചാല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പ്രത്യേക ഫീസ് ഉണ്ടായിരിക്കില്ല. ഇതിനുള്ള രേഖ ഇല്ലെങ്കില്‍ അപേക്ഷാ ഫീസായി 100 രൂപ ബാങ്കിലോ,പോസ്റ്റ് ഓഫീസിലോ അടയ്‌ക്കേണ്ടി വരും.
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഏറ്റവും മൂല്യമുള്ള യുവ നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ തൻറെ ആദ്യ കാല അഭിനയത്തിൽ നിന്ന് നിരവതി മോശം അനുഭവങ്ങളാണ് താരത്തിന് ലഭിച്ചിട്ടുള്ളത് എന്നാൽ തൻറെ കഴിവും കഠിന പ്രയത്നവും കൊണ്ട് ഇന്ന് മലയാളികളുടെ നെഞ്ചിൽ കേറി പറ്റാൻ നടൻ പ്രിത്വിരാജിന് സാധിച്ചിട്ടുണ്ട് താൻ തൊട്ട മേഖലയിൽ എല്ലാം വിജയ കൊടി പാറിക്കാൻ നടൻ പ്രിത്വിരാജിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം സംവിധായകൻ ആയിട്ടും നിർമാതാവായിട്ടും നല്ല ഒരു നടൻ ആയിട്ടും മലയാള സിനിമ മേഖലയിൽ നിന്ന് ഒഴിച്ച് കൂടാൻ കഴിയാത്ത അത്രയ്ക്ക് ഇന്ന് പൃഥ്വിരാജ് വളർന്നിട്ടുണ്ട് അത് പോലെ തൻറെ സ്വഭാവം പണ്ടത്തെക്കാളും ഏറെ മാറീട്ടുണ്ട് മോഹൻലാലിനെ വെച്ച് ലൂസിഫർ സംവിധാനം ചെയ്‌ത പൃഥ്വിരാജ് മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ പണം വാരിയ ചിത്രം പേരും തൻറെ ആദ്യ സംവിധാനത്തോടെ നേടുക ഉണ്ടായി ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബാരോസ് എന്ന ചിത്രത്തിൽ പൃത്വിരാജ്ഉം മോഹൻലാലിനെ സംവിധാനത്തിൽ സഹായിക്കാൻ ഉണ്ടാകും എന്ന് ഉള്ളത് ഇപ്പോൾ ഉറപ്പായിട്ടുണ്ട് കാരണം ബാരോസിന്റെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് പ്രിത്വിക്ക് അയച്ച് കൊടുത്തിരുന്നു തൻറെ ജോലി തിരക്ക് കഴിഞ്ഞാൽ തൻറെ കുടുംബത്തോടെ ചിലവിടാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട് 2011ൽ ആണ് ബിബിസി ജേണർലിസ്റ്റ് ആയ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത് 2014ൽ ഇവർക്ക് അല്ലി എന്ന മകൾ ജനിക്കുകയായിരുന്നു അന്ന് തൊട്ട് പൃഥ്വിരാജ് നല്ലൊരു അച്ഛൻ കൂടിയാണ് മകളുമൊത്ത് ചിലവിടുന്ന മനോഹര നിമിഷങ്ങൾ ഭാര്യ സുപ്രിയ മേനോൻ തന്നെ സോഷ്യൽ മീഡിയ വഴി പുറം ലോകത്ത് അറിയിക്കാറുണ്ട് ഇപ്പോൾ പ്രിത്വിയും ഭാര്യ സുപ്രിയയും പങ്ക് വെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത് രാത്രി അച്ഛന്റെ നെഞ്ചിൽ കിടക്കുന്ന അല്ലിയുടെ ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ ” വെള്ളിയാഴ്ച രാത്രി വിനോദം; ഒരു ധാന്യ പെട്ടിയിൽ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്തുന്നു! # Daada & Ally😍 സുപ്രിയ പങ്ക് വെച്ചതിന് തൊട്ട് പുറകെ നടൻ പ്രിത്വിരാജ്ഉം ഈ വാക്കുകളോട് ഈ ചിത്രം പങ്ക് വെച്ചിരുന്നു നിമിഷ നേരം കൊണ്ടാണ് വൈറലായി ഇത് മാറിരിക്കുന്നത് 752 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post വിവാഹമോചനത്തിലേക്കെത്തിയ ഞെട്ടിക്കുന്ന കാരണങ്ങൾ ആദ്യമായി തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി December 2, 2022 അവര് വീണുപോകുമ്പോഴാണ് താങ്ങാകേണ്ടത് , അപ്പോഴാണ് അവരെ ജീവന് തുല്യം സ്‌നേഹിക്കേണ്ടത് , അതാണ് സ്നേഹം .. തളർന്നു പോയ ഭാര്യയെ ചേർത്തുപിടിച്ചുള്ള ഭർത്താവിന്റെ സ്നേഹം കണ്ണ് നിറയ്ക്കും December 2, 2022 വിവാഹമോചനത്തിലേക്കെത്തിയ ഞെട്ടിക്കുന്ന കാരണങ്ങൾ ആദ്യമായി തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി December 2, 2022 IAS നേടിക്കഴിഞ്ഞപ്പോൾ താഴ്ന്നജാതിക്കാരി ഭാര്യക്ക് അന്തസ്സില്ലാ എന്ന് പറഞ്ഞ് ഉപേക്ഷിക്കാൻ നോക്കിയ യുവാവിന് കിട്ടിയ പണി കണ്ടോ , സംഭവം വൈറൽ December 2, 2022 അച്ഛൻ ജയിലിൽ , ‘അമ്മ ഉപേക്ഷിച്ചുപോയി , ഉറ്റവർ ഉപേക്ഷിച്ചിട്ടും 10 വയസുകാരനെ ഉപേഷിച്ചുപോകാതെ നായക്കുട്ടി..വൈറലായ സംഭവം ഇങ്ങനെ December 2, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ ﴾١﴿ (നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: 'താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു' എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. إِذَا جَاءَكَ നിന്റെ- അടുക്കൽ വരുമ്പോൾ, വന്നാൽ الْمُنَافِقُونَ കപടവിശ്വാസികൾ قَالُوا അവർ പറയും إِنَّكَ നിശ്ചയമായും നീ لَرَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ തന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു إِنَّكَ لَرَ‌سُولُهُ നീ അവന്റെ റസൂൽ തന്നെ എന്ന് وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികൾ لَكَاذِبُونَ കളവുപറയുന്നവർ തന്നെ എന്നു 63:2 ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ ﴾٢﴿ തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ്‌ (അഥവാ പരിച) ആക്കിയിരിക്കുന്നു; അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽനിന്നും അവർ (ജനങ്ങളെ) തടയുകയാണ്. നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു എത്രയോ ദുഷിച്ചതത്രെ! اتَّخَذُوا അവർ ആക്കിയിരിക്കുന്നു أَيْمَانَهُمْ തങ്ങളുടെ ശപഥ (സത്യ)ങ്ങളെ جُنَّةً ഒരു തടവു, മറവു, പരിച فَصَدُّوا അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെت മാർഗത്തിൽനിന്നു إِنَّهُمْ നിശ്ചയമായും അവർ سَاءَ എത്രയോ (വളരെ) ദുഷിച്ചതാണു مَا كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് 63:3 ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾٣﴿ അതു, അവർ വിശ്വസിക്കുകയും, പിന്നീടു അവിശ്വസിക്കുകയും ചെയ്തതു കൊണ്ടാകുന്നു. അതിനാൽ അവരുടെ ഹൃദയങ്ങൾക്കു മുദ്രവെക്കപ്പെട്ടിരിക്കുന്നു; ആകയാൽ, അവർ (കാര്യം) ഗ്രഹിക്കുന്നതല്ല. ذَٰلِكَ അതു بِأَنَّهُمْ آمَنُوا അവർ വിശ്വസിച്ചതു നിമിത്തമാണ് ثُمَّ كَفَرُ‌وا പിന്നീടു അവർ അവിശ്വസിക്കുകയും ചെയ്തു فَطُبِعَ അതിനാൽ മുദ്രയടിക്കപ്പെട്ടു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങൾക്ക് فَهُمْ എനി അവർ لَا يَفْقَهُونَ ഗ്രഹിക്കുകയില്ല മുസ്‌ലിം വേഷമണിയുകയും, അതേ സമയത്തു ഉള്ളിൽ അവിശ്വാസം പുലർത്തിപ്പോരുകയും, ഇസ്ലാമിന്നെതിരിൽ ഗൂഢപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണല്ലോ കപടവിശ്വാസികൾ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കൽ വരുമ്പോൾ ഞങ്ങൾ സത്യവിശ്വാസികളാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിൽ വിശ്വസിച്ചിട്ടുണ്ടെന്നും നടിക്കും. അതു സത്യം ചെയ്തു സാക്ഷ്യപ്പെടുത്തുകയും ചെയ്യും. പറയുന്ന കാര്യം യഥാർത്ഥത്തിൽ ശരിയാണെങ്കിലും, മനസ്സാക്ഷിക്കെതിരായി ചെയ്യുന്ന കള്ളസത്യമാണതെന്നു വ്യക്തമാണ്. തങ്ങളുടെ മറ വെളിപ്പെടാതെയും, തങ്ങൾ ഇസ്ലാമിന്റെ ശത്രുക്കളായി ഗണിക്കപ്പെടാതെയും തങ്ങൾ ഇരിക്കുവാനുള്ള ഒരു തടവായിട്ടത്രെ അവരതു ചെയ്യുന്നത്. അവരുടെ ഉള്ളുകള്ളി അറിയാത്ത മുസ്‌ലിംകളെ വഞ്ചിച്ചുകളയുവാനും, അവരുടെ ചില കെണിവലകളിൽ അവർ അകപ്പെടുവാനും അതു കാരണമായിത്തീരുന്നു. ‘അവർ അല്ലാഹുവിന്റെ മാർഗത്തിൽനിന്നു തടയുകയാണ്’ എന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ആദ്യം എല്ലാ മുസ്‌ലിംകളെയുംപോലെ അവരും സത്യവിശ്വാസം രേഖപ്പെടുത്തി, പിന്നീടു അവിശ്വാസത്തിൽതന്നെ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അവരുടെ ഹൃദയങ്ങൾ അങ്ങേഅറ്റം ദുഷിക്കുകയും, മേലിൽ യാതൊരു നന്മയും സത്യവും പ്രവേശിക്കാത്ത വിധം അവ ഭദ്രമായി അടച്ചുപൂട്ടി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു എനി അവർ കാര്യം ഗ്രഹിക്കുമെന്നു പ്രതീക്ഷിക്കാവതല്ല. ഇതാണ് അവരുടെ നില എന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിനു ഈ കപടവിശ്വാസികളോടുള്ള വെറുപ്പിന്റെ കാഠിന്യം അടുത്ത വചനങ്ങളിൽ കാണുക: 63:4 وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَـٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ ﴾٤﴿ അവരെ നീ കണ്ടാൽ, അവരുടെ ശരീരങ്ങൾ നിന്നെ ആശ്ച്ചര്യപ്പെടുത്തും; അവർ (വല്ലതും) പറയുന്നപക്ഷം അവരുടെ വാക്കിലേക്ക് നീ ചെവികൊടുത്തു പോകയും ചെയ്യും! ചാരിവെക്കപ്പെട്ട മരത്തടികളെന്നോണമിരിക്കുന്നു, അവർ. ഉച്ചത്തിലുള്ള എല്ലാ ശബ്ദവും തങ്ങൾക്കെതിരെയാണെന്നു അവർ വിചാരിക്കും. അവരത്രെ ശത്രു; ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണ് അവർ (സത്യംവിട്ടു) തെറ്റിക്കപ്പെടുന്നത്?! وَإِذَا رَ‌أَيْتَهُمْ അവരെ നീ കണ്ടാൽ تُعْجِبُكَ നിന്നെ ആശ്ച്ചര്യപ്പെടുത്തും أَجْسَامُهُمْ അവരുടെ ശരീരങ്ങൾ وَإِن يَقُولُوا അവർ പറയുന്നു (സംസാരിക്കുന്നു)വെങ്കിലോ تَسْمَعْ നീ കേട്ടു (ചെവികൊടുത്തു) പോകും لِقَوْلِهِمْ അവരുടെ വാക്കിലേക്കു, പറയുന്നതിലേക്കു كَأَنَّهُمْ خُشُبٌ അവർ മരത്തടികളെന്ന പോലെയുണ്ട് مُّسَنَّدَةٌ ചാരിവെക്കപ്പെട്ട يَحْسَبُونَ അവർ ഗണിക്കും, വിചാരിക്കും كُلَّ صَيْحَةٍ എല്ലാ അട്ടഹാസവും, ഉച്ചത്തിലുള്ള ശബ്ദവും عَلَيْهِمْ തങ്ങൾക്കെതിരാണെന്നു هُمُ الْعَدُوُّ അവരത്രെ ശത്രു فَاحْذَرْ‌هُمْ ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്രതയായിരിക്കുക قَاتَلَهُمُ اللَّـهُ അല്ലാഹു അവരോടു യുദ്ധംചെയ്യട്ടെ, (അവരെ നശിപ്പിക്കട്ടെ-ശപിക്കട്ടെ) أَنَّىٰ എങ്ങിനെയാണ്, എവിടെ നിന്നാണു يُؤْفَكُونَ അവർ തെറ്റിക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നതു) അഴകും കൊഴുപ്പുമുള്ള ശരീരം, ചൊടിയും ചുണയുമുള്ള സംസാരം, കണ്ടാൽ ആശ്ചര്യം ജനിക്കും, കേട്ടാൽ ചെവിയോർത്തുപോകും, പക്ഷെ, മരത്തടികൾ ചാരിവെച്ച പോലെയാണ്, ഉപകാരമില്ല, ജീവസ്സില്ല. പൗരുഷമോ ധീരതയോ ഉണ്ടോ? അതുമില്ല. ഉച്ചത്തിലൊരു ശബ്ദം കേട്ടാൽ വിറളിയായി, തങ്ങൾക്കെതിരിൽ എന്തോ ആപത്തു വരുന്നുവെന്നാണ് ധാരണ. പക്ഷെ, കുസൃതിയിലും, വഞ്ചനയിലും മിടുക്കന്മാരാണ്. അതുകൊണ്ടു അവരെപ്പറ്റി സദാ ജാഗരൂകരായിരിക്കണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സത്യവിശ്വാസികളെയും ഉണർത്തുന്നു. അല്ലാഹുവിനു അവരോടുള്ള കഠിനമായ വെറുപ്പു രേഖപ്പെടുത്തുകയും ചെയ്യുന്നു. قاتل എന്ന വാക്കിനു ‘യുദ്ധം ചെയ്തു’വെന്നാണ് ഭാഷാർത്ഥമെങ്കിലും ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ ‘നശിപ്പിക്കട്ടെ, ശപിക്കട്ടെ’ എന്ന അർത്ഥത്തിലാണ് അതു ഉപയോഗിക്കപ്പെടുന്നത്. 63:5 وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ ﴾٥﴿ 'വരുവിൻ, അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്കു വേണ്ടി പാപമോചനം തേടിക്കൊള്ളും' എന്നു അവരോടു പറയപ്പെട്ടാൽ, അവർ തങ്ങളുടെ തല തിരിച്ചുകളയും. അഹംഭാവം നടിക്കുന്നവരായും കൊണ്ടു അവർ തട്ടിതിരിഞ്ഞു പോകുന്നതായി നീ കാണുകയും ചെയ്യും. وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാൽ تَعَالَوْا വരുവിൻ يَسْتَغْفِرْ‌ لَكُمْ നിങ്ങൾക്കു പാപമോചനം (പൊറുതി) തേടും رَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ لَوَّوْا അവർ തിരിക്കും, ആട്ടും رُ‌ءُوسَهُمْ അവരുടെ തലകളെ وَرَ‌أَيْتَهُمْ നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും يَصُدُّونَ തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി وَهُم അവർ ആയിക്കൊണ്ടു مُّسْتَكْبِرُ‌ونَ അഹംഭാവം (വലുപ്പം) നടിക്കുന്നവർ 63:6 سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ ﴾٦﴿ അവർക്കുവേണ്ടി നീ പാപമോചനം തേടിയോ, അവർക്കുവേണ്ടി നീ പാപമോചനം തേടിയില്ലയോ (രണ്ടും) അവരിൽ സമമാകുന്നു; അല്ലാഹു അവർക്കു പൊറുത്തു കൊടുക്കുന്നതേയല്ല. നിശ്ചയമായും തോന്നിവാസികളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല. سَوَاءٌ عَلَيْهِمْ അവരിൽ സമമാണ് أَسْتَغْفَرْ‌تَ لَهُمْ അവർക്കുവേണ്ടി നീ പാപമോചനം തേടിയോ أَمْ لَمْ تَسْتَغْفِرْ‌ അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ لَهُمْ അവർക്കുവേണ്ടി لَن يَغْفِرَ‌ اللَّـهُ അല്ലാഹു പൊറുക്കുന്നതേയല്ല لَهُمْ അവർക്കു إِنَّ اللَّـهَ നിശ്ചയം അല്ലാഹു لَا يَهْدِي അവന്‍ സന്മാർഗത്തിലാക്കുകയില്ല الْقَوْمَ الْفَاسِقِينَ തോന്നിവാസികളായ (ദുർനടപ്പുകാരായ) ജനങ്ങളെ തങ്ങളുടെ പാപംപൊറുത്തു കിട്ടേണമെന്നൊ, അതിനായി റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാർത്ഥിച്ചാൽ കൊള്ളാമെന്നോ ഒന്നും തന്നെ അവർക്ക് ആഗ്രഹമില്ല. അതെല്ലാം അവർക്കു പുച്ഛവും പരിഹാസവുമാണ്. എനി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവർക്കുവേണ്ടി പാപമോചനം തേടിയതുകൊണ്ടു വല്ല മെച്ചവും അവർക്കു ലഭിക്കുവാനുണ്ടോ? അതുമില്ല. കാരണം അവർ അത്രയും തോന്നിവാസികളും ദുഷിച്ച ധിക്കാരികളുമാകുന്നു. അവരുടെ ധിക്കാരത്തിന്‍റെ ഒരു ഉദാഹരണം ഇതാ: 63:7 هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَفْقَهُونَ ﴾٧﴿ അവരത്രെ പറയുന്നവർ: 'അല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ളവര്‍ക്കു നിങ്ങൾ (ഒന്നും) ചിലവുചെയ്യരുത്; അങ്ങനെ അവർ വേറിട്ടു പോയിക്കൊള്ളും' എന്ന്! ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ [ഭണ്ഡാരങ്ങൾ] അല്ലാഹുവിനാണു താനും. പക്ഷെ, കപടവിശ്വാസികൾ ഗ്രഹിക്കുന്നില്ല. هُمُ അവരത്രെ الَّذِينَ يَقُولُونَ പറയുന്നവർ لَا تُنفِقُوا നിങ്ങൾ ചിലവുചെയ്യരുത് عَلَىٰ مَنْ ചിലർക്കു, യാതൊരുവരിൽ عِندَ رَ‌سُولِ اللَّـهِഅല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ള حَتَّىٰ يَنفَضُّوا അങ്ങനെ അവർ വേറിട്ടുപോയിക്കൊള്ളും, ..പോകുവാൻ വേണ്ടി, ... പോകുന്നതുവരെ وَلِلَّـهِ അല്ലാഹുവിന്നാണു താനും خَزَائِنُ ഖജനാക്കൾ, ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ السَّمَاوَاتِ وَالْأَرْ‌ضِ ആകാശങ്ങളുടെയും ഭൂമിയുടെയും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ, കപടവിശ്വാസികൾ لَا يَفْقَهُونَ ഗ്രഹിക്കുന്നില്ല, ഗ്രഹിക്കുകയില്ല 63:8 يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَعْلَمُونَ ﴾٨﴿ അവർ പറയുന്നു: 'നാം മദീനായിലേക്കു മടങ്ങിച്ചെന്നാൽ കൂടുതൽ പ്രതാപമുള്ളവർ കൂടുതൽ നിന്ദ്യരായുള്ളവരെ അവിടെനിന്നു പുറത്താക്കുക തന്നെ ചെയ്യും' എന്നു! പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല. يَقُولُونَ അവർ പറയുന്നു لَئِن رَّ‌جَعْنَا തീര്‍ച്ചയായും നാം (ഞങ്ങൾ) മടങ്ങിയാൽ إِلَى الْمَدِينَةِ മദീനായിലേക്കു لَيُخْرِ‌جَنَّ പുറത്താക്കുകതന്നെ ചെയ്യും الْأَعَزُّ കൂടുതൽ പ്രതാപശാലി مِنْهَا അതിൽ (അവിടെ) നിന്നു الْأَذَلَّ കൂടുതൽ നിന്ദ്യനായവനെ وَلِلَّـهِ الْعِزَّةُ പ്രതാപം അല്ലാഹുവിന്നാണുതാനും وَلِرَ‌سُولِهِ അവന്റെ റസൂലിനും وَلِلْمُؤْمِنِينَ സത്യവിശ്വാസികൾക്കും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ കപടവിശ്വാസികൾ لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല കപടവിശ്വാസികളുടെ മനസ്സിൽ മുസ്ലിംകളോടുള്ള പകയും വിദ്വേഷവും എത്രത്തോളമുണ്ടെന്നു ഇതിൽ നിന്നു മനസ്സിലാക്കാം. ‘അല്ലാഹുവിന്റെ റസൂലാണെന്നു പറയുന്ന ഇദ്ദേഹത്തിന്റെ ഒന്നിച്ചു കുറേ ആളുകളുണ്ടല്ലോ, നാം തീറ്റിപ്പോറ്റിയിട്ടാണ് അവർ ഇത്ര അന്തസ്സും പ്രതാപവുമുള്ളവരായിതീർന്നതു, എനി അവർക്കുവേണ്ടി നാമൊന്നും ചിലവഴിക്കരുത്. അങ്ങനെ അവരെല്ലാം വിട്ടൊഴിഞ്ഞുപോകട്ടെ.’ എന്നു അവർ തമ്മിൽ പറയുന്നു. മനുഷ്യരുടെ ആഹാരാദികാര്യങ്ങളെല്ലാം അവരുടെ കയ്യിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നാണ് അവരുടെ വാക്കുകേട്ടാൽ തോന്നുക. ആകാശഭൂമികളുടെ സകല ഭണ്ഡാരങ്ങളും അല്ലാഹുവിന്റെ കൈവശമാണെന്ന യാഥാർത്ഥ്യം ആ കപടവിശ്വാസികൾ ഗ്രഹിക്കാത്തതാണ് അതിനു കാരണം. അതുപോലെത്തന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സ്വഹാബികളും മദീനാ വിട്ടുപോയ ചില യുദ്ധയാത്രകളിൽ അവർ പറഞ്ഞിരുന്നു: ‘നാം നാട്ടിൽ മടങ്ങി എത്തട്ടെ, ഇവരുടെ അന്തസ്സും യോഗ്യതയും കാണിച്ചുകൊടുക്കാം, ആർക്കാണ് അന്തസ്സും പ്രതാപവുമുള്ളതെന്നു മനസ്സിലാക്കിക്കൊടുക്കാം. നാം അവരെ അവിടെനിന്നു നിശ്ചയമായും പുറത്താക്കും’ എന്നൊക്കെ. പ്രതാപവും അന്തസ്സുമെല്ലാമുള്ളതു അല്ലാഹുവിനും, അവന്റെ കക്ഷിയായ റസൂലിനും സത്യവിശ്വാസികൾക്കുമാണ്, അതു ഇല്ലാതാക്കാനോ പിടിച്ചുപറ്റാനോ ഈ കപടൻമാർക്കു സാധ്യമല്ല. ഈ വാസ്തവം അവർക്കറിഞ്ഞുകൂട. അതാണ്‌ ഈ വീമ്പിളക്കലിനു കാരണം എന്ന് സാരം. മുനാഫിഖുകള്‍ മേല്‍പറഞ്ഞ പ്രസ്താവനകളും, വീരവാദങ്ങളും പുറപ്പെടുവിച്ച സന്ദര്‍ഭങ്ങളെപ്പറ്റി ബുഖാരിയിലും മറ്റും പല രിവായത്തുകളും കാണാം. അതിലെല്ലാം പ്രധാന പങ്കുവഹിച്ചിരുന്നതു അവരുടെ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുതന്നെയായിരുന്നു. വിഭാഗം - 2 കപടവിശ്വാസികളെപ്പറ്റി വളരെ ശക്തിയായ ഭാഷയിൽ ആക്ഷേപിച്ചു കൊണ്ട് അവരുടെ അന്തരംഗങ്ങൾ പലതും തുറന്നു കാട്ടിയശേഷം, സത്യവിശ്വാസികൾ അവരെപ്പോലെ ആകാതിരിക്കുവാൻ സൂക്ഷിക്കേണ്ടതു എങ്ങിനെയാണെന്നു അല്ലാഹു അവരെ ഉൽബോധിപ്പിക്കുന്നു:- 63:9 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٩﴿ ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تُلْهِكُمْ നിങ്ങളെ അശ്രദ്ധയിലാക്കരുത്, മിനക്കെടുത്താതിരിക്കട്ടെ أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കൾ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും عَن ذِكْرِ‌ اللَّـهِ അല്ലാഹുവിന്റെ സ്മരണയിൽനിന്നു وَمَن يَفْعَلْ ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ ذَٰلِكَ അതു (അപ്രകാരം) فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الْخَاسِرُ‌ونَ നഷ്ടപ്പെട്ടവർ 63:10 وَأَنفِقُوا۟ مِن مَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ ﴾١٠﴿ നിങ്ങൾക്കു നാം നൽകിയിട്ടുള്ളതിൽ നിന്നു നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ, നിങ്ങൾ ഒരാൾക്കു [ഓരോരുവനും] മരണം വന്നെത്തുകയും, എന്നിട്ട് അവർ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുന്നതിനുമുമ്പ്: 'എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ? - എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ് വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!' وَأَنفِقُوا നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ مِن مَّا رَ‌زَقْنَاكُم നിങ്ങൾക്കു നാം നൽകിയതിൽ നിന്നു مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി أَحَدَكُمُ നിങ്ങളിലൊരാൾക്കു الْمَوْتُ മരണം فَيَقُولَ അപ്പോളവൻ പറയും رَ‌بِّ എന്റെ റബ്ബേ لَوْلَا أَخَّرْ‌تَنِي എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ إِلَىٰ أَجَلٍ ഒരു അവധിവരെ قَرِ‌يبٍ അടുത്തതായ فَأَصَّدَّقَ എന്നാൽ ഞാൻ ദാനധർമം ചെയ്യാം, ചെയ്യുമായിരുന്നു وَأَكُن ഞാൻ ആയിത്തീരുകയും مِّنَ الصَّالِحِينَ സദ് വൃത്തൻമാരിൽപ്പെട്ടവൻ 63:11 وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١١﴿ ഒരു ദേഹത്തെയും (ആളെയും) അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ലതന്നെ. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനുമാണ്‌. وَلَن يُؤَخِّرَ‌ اللَّـهُ അല്ലാഹു പിന്തിക്കുന്നതല്ല തന്നെ نَفْسًا ഒരു ദേഹത്തെ (ആത്മാവിനെ-ആളെ)യും إِذَا جَاءَ വന്നാൽ أَجَلُهَا അതിന്റെ അവധി وَاللَّـهُ خَبِيرٌ‌ അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ്‌ بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി ധനസംബന്ധമായ കാര്യങ്ങളിലും, സന്താനങ്ങളുടെ സുഖസൗകര്യാദികളിലും ബദ്ധശ്രദ്ധരായിക്കൊണ്ടു അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ബോധവും നഷ്ടപ്പെടുവാൻ ഇടവരുത്തരുതെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതു ചെയ്യുന്നു. മനുഷ്യന്റെ നന്മക്കെന്നപോലെ, തിന്മക്കും കാരണമാകുന്ന രണ്ടു വസ്തുക്കളാണ് ധനവും മക്കളും. അടുത്ത അദ്ധ്യായത്തിൽ അല്ലാഹു പറയുന്നു: ‘ നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്,’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ – التغابن) ഈ പരീക്ഷണത്തിൽ വിജയം നേടിയവരത്രെ ഭാഗ്യവാൻമാർ, ഇതിൽ പരാജയപ്പെട്ടവരത്രെ നഷ്ടപ്പെട്ടവർ, വിജയം നേടുവാനുള്ള മാർഗമാണു ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കൽ. ധനമാകട്ടെ, അല്ലാഹു തന്ന അനുഗ്രഹമാണ്‌ താനും. മറ്റു തുറകളിൽ ഏറെക്കുറെ നല്ല നിലക്കാരായ ആളുകൾ പോലും മിക്കവാറും ദാനധർമാദികളിലും പൊതുനന്മകളിലും ധനം ചിലവാക്കാൻ മടിക്കുന്നവരായി കാണാം. സത്യവിശ്വാസികളായ ആളുകൾക്കും പിണയുന്ന ഒരു മഹാവിപത്താണിത്. അതുകൊണ്ടാണ് സത്യവിശ്വാസികളെ വിളിച്ചു ഇക്കാര്യം പ്രത്യേകം അല്ലാഹു ഉണർത്തുന്നത്. ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമെന്നും, ആ ഖേദം കൊണ്ടു യാതൊരു ഫലവും ലഭിക്കുകയില്ലെന്നും അല്ലാഹു മുന്നറിയിപ്പു നൽകുന്നു. സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടേണമെന്നു ആഗ്രഹിക്കുന്നവർ ദാനധർമാദികളിൽ പിന്നോക്കമായിരിക്കുവാൻ പറ്റുകയില്ലെന്നു ഇതിൽനിന്നു നല്ലപോലെ മനസ്സിലാക്കാമല്ലോ. ദാനധർമങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായതു ഏതാണെന്നു ചോദിക്കപ്പെട്ടപ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരവസരത്തിൽ നൽകിയ മറുപടി ഓരോ സത്യവിശ്വാസിയും സദാ ഓർത്തിരിക്കേണ്ടതാണ്. ഇതാണ്‌ ആ മറുപടി: ‘നീ ദാരിദ്ര്യത്തെ പേടിച്ചും, ധനത്തിനു മോഹിച്ചുംകൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കുമ്പോൾ ദാനധർമം ചെയ്യലാണ്. (ഇതാണ് ഏറ്റവും ഉത്തമമായത്) ജീവൻ തൊണ്ടക്കുഴിയിലെത്തുന്നതു വരേക്കും നീട്ടിവെക്കരുത്, ആ അവസരത്തിൽ നീ പറഞ്ഞേക്കും: ‘ഇന്ന ആൾക്കു ഇത്ര, ഇന്ന ആൾക്കു ഇത്ര’ എന്നു. അപ്പോഴാകട്ടെ, അതു ഇന്ന ആൾക്കു (അവകാശികൾക്കു) ആയിക്കഴിയുകയും ചെയ്തിരിക്കും.’ (ബു.മു.) അവിശ്വാസികളും സത്യനിഷേധികളും മരണസമയത്തു ഖേദിച്ചു വിലപിക്കുകയും, തങ്ങളെ അൽപകാലത്തേക്കുകൂടി മടക്കിത്തന്നാൽ തങ്ങൾ മേലിൽ നന്നായിക്കൊള്ളാമെന്നു അല്ലാഹുവിനോടു കേണപേക്ഷിക്കുകയും ചെയ്യുമെന്നു സൂ: ഇബ്രാഹിം 44ലും മറ്റും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, സത്യവിശ്വാസികളിൽതന്നെ, സൽക്കർമങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തിയവരും തങ്ങളുടെ വീഴ്ചയെപ്പറ്റി ഖേദിക്കുമെന്നും, ആ വീഴ്ച നികത്തുവാൻ അൽപംകൂടി അവസരം നൽകണേ എന്നു അല്ലാഹുവിനോടു അപേക്ഷിക്കുമെന്നും ഈ വചനത്തിൽനിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മെയെല്ലാം അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ. ومن الله التوفيق اللهم لك الاحمد ولك المنة والفضل 63. المنافقون - അല്‍ മുനാഫിഖൂന്‍ സൂറത്തുല്‍ മുനാഫിഖൂൻ : 01-11 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ചാരുംമൂട് : സ്കൂട്ടറിൽ പിന്തുടർന്ന് പോലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യുടെ ചാർജ്ജുള്ള എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ.അരുൺ കുമാറി ( 37 )നാണ് വെട്ടേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗത(48) നാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ പോലീസ് സ്റ്റേഷനു സമീപം പാറജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ്.ഐ.യുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപിക്കുന്ന സ്വഭാക്കാരനായ സുഗതൻ സഹോദരനോടും ഭാര്യയോടും നിരന്തരം വഴക്കിനെത്തുന്നതായുള്ള പരാതിയിൽ സുഗതനെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു. വൈകിട്ട് പെട്രോളിംഗ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പിൽ വരുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ്.ഐയെ വാളുപയോഗി കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചത്. ഇടതു കൈകൊണ്ട് തടയുമ്പോൾ വെട്ടേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയത്.
ഒന്ന് രണ്ടു ആഴ്ചയായി ഞാന്‍ വളരെ ബിസിയാണ്. അതുകൊണ്ടാണ് പോസ്റ്റുകളൊന്നും ഇടാതിരുന്നത്. എന്റെ ബ്ലോഗുകള്‍ വായിക്കാതെ ഉറക്കം കിട്ടാതിരിക്കുന്ന എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു അഖിലേന്ത്യാ പര്യടനത്തിലാണ് ഞാന്‍. ഡല്‍ഹി, പഞ്ചാബ്, കാശ്മീര്‍ തുടങ്ങി വടക്കേ ഇന്ത്യയില്‍ ഒരു കറക്കം. താജ് മഹല്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്, ഖാദിയാന്‍, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലൊക്കെ ചുറ്റി ഇപ്പോള്‍ കാശ്മീരില്‍ എത്തി. ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകത്തിലെ ഹൌസ് ബോട്ടില്‍ ഇരുന്നാണ് ഇത് കുറിക്കുന്നത്. വെറുതെ പുളുവടിക്കുകയാണെന്ന് കരുതാതിരിക്കാന്‍ ഒന്ന് രണ്ടു ഫോട്ടോകള്‍ ഇവിടെ ഇടുന്നുണ്ട്. മോര്‍ഫിംഗ് ആണെന്ന് മാത്രം പറയരുത്. ഇത്രയും കാശ് ചിലവാക്കി ഞാന്‍ ഇവിടെയൊക്കെ വന്നിട്ട് നാലാള്‍ അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളും?. ഡ്രൈവര്‍ രത്തന്‍ സിംഗിനൊപ്പം. ദാല്‍ തടാകത്തില്‍ ബോട്ടില്‍ കറങ്ങുമ്പോള്‍ കാശ്മീരി വേഷമിട്ടു ഫോട്ടോയെടുക്കുന്നോ എന്ന് ചോദിച്ചു ഒരു പയ്യന്‍ എത്തി. വേണ്ട എന്ന് പല തവണ പറഞ്ഞു. അവനുണ്ടോ വിടുന്നു. "ആപ്കോ കാശ്മീരി ഡ്രസ്സ്‌ ബഹുത്ത് അച്ചാ ലെഗേഗാ" എന്ന അവന്‍റെ ഒടുക്കത്തെ നമ്പരില്‍ ഞാന്‍ വീണു. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞ പോലെ ഈ പോസിനെക്കുറിച്ച് മാത്രം ആരും അഭിപ്രായം പറയരുത്. കൂടുതല്‍ വിശേഷങ്ങള്‍ വീട്ടില്‍ എത്തിയിട്ട് പറയാം. (ഇതൊരു ഭീഷണിയാണ്!!!!) പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : തിരുവത്ര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മാർഗ്ഗ ദീപം 2020 ഉപദേശക സമിതി ചെയർമാൻ അബ്ദുൽ കരീം ബാഖവി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന മാർഗ്ഗദർശന ക്ലാസ്സിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. ദേശീയ അവാർഡ് ജേതാവ് ഡോ. അബ്ദുൽ റഷീദ് കെ എം വിദ്യാർത്ഥികൾക്ക് പഠനത്തെ കുറിച്ചും പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും മാർഗ്ഗ നിർദേശങ്ങൾ നൽകി. മുഹമ്മദ്‌ യൂസുഫ് ഹാജി മനയത്ത്, പി കെ സെയ്താലിക്കുട്ടി, ടി എം സലാം, ടി അബൂബക്കർ ഹാജി, പി എം അഷ്‌കർ എന്നിവർ സംസാരിച്ചു. [/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/marggadeepam-2020-TWA-Thiruvathra.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
കോഴിക്കോട് നിന്ന് 48 കിലോമീറ്ററേയുള്ളൂ ഗോവയ്ക്ക്! വേണമെങ്കിൽ നമുക്കിപ്പോൾ പോയി വരാം!...ഗോവ കാണാൻ ആഗ്രഹം പറഞ്ഞപ്പോൾ സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അദ്ഭുതം കണ്ണുകളിൽ തിരി കത്തി നിന്നപ്പോൾ അയാളൊന്ന് ചിരിച്ചു. നീ കണ്ടാലേ വിശ്വസിക്കൂ അല്ലേ. എന്നാൽ പോയേക്കാം. കൊയിലാണ്ടിയും മൂരാട് പാലവും പിന്നിട്ട് പയ്യോളി ടൗണിലെത്തി. അവിടെ കണ്ട ഒരാളോടാണ് ഗോവയിലേക്കുള്ള വഴി ചോദിച്ചത്. ‘കുറച്ച് മുന്നോട്ടു പോയാൽ റെയിൽവേയുടെ രണ്ടാം ഗേറ്റ്. അതു കടന്നാൽ ഇടുങ്ങിയൊരു റോഡിലേക്കാണ് ചെന്നെത്തുന്നത്. യാത്ര തുടർന്നാൽ കടൽ തീരത്തോടു ചേർന്ന റോഡിലേക്ക് കടക്കാം.’ ഗൂഗിൽ മാപ്പിനെ വെല്ലുന്ന വഴികാട്ടലിന് അദ്ദേഹത്തോടു നന്ദി പറഞ്ഞു. കടലിന് സമാന്തരമായ നീണ്ട് കിടക്കുന്ന തെങ്ങിൻ തോപ്പ്. അതിനിടയിലൂടെയുള്ള മനോഹരമായ റോഡിലൂടെയായിരുന്നു പിന്നീട് യാത്ര. റോഡിനൊരു വശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം. പാർക്കിങ് ഏരിയയിലാണ് റോഡ് അവസാനിക്കുന്നത്. 20 രൂപ നൽകി കാർ പാർക്ക് ചെയ്തു. സ്വകാര്യ വ്യക്തികളുടേതാണ് പാർക്കിംഗ് സ്ഥലം. കുറ്റിക്കാടിനുള്ളിലൂടെ മുൻപേ പോയവർ വെട്ടിത്തെളിച്ച വഴിയേ നടന്നു. നടത്തം തുടരുമ്പോൾ അങ്ങ് ദൂരെ നിന്ന് തിരമാലകളുടെ ഇരമ്പം പതിയെ കാതുകളിലേക്ക് എത്താൻ തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടതും വഴിയുടെ സ്വഭാവം മാറി. കണ്ടൽ കാടുകൾക്കിയിലൂടെയാണ് പിന്നീടു നടന്നത്. ആ ഇടവഴിയിലൂടെ നടന്ന് കയറിച്ചെന്നത് പഞ്ചാര മണൽ വിരിച്ച മനോഹരമായൊരു ബീച്ചിലേക്ക്...! “ദേ, ഇതാണ് നമ്മൾ തേടിയത്, ‘മിനി ഗോവ’ എന്ന രഹസ്യ ബീച്ച്. പാവപ്പെട്ടവന്റെ ഗോവ എന്നും വേണമെങ്കിൽ വിളിക്കാം. സുഹൃത്ത് കുസൃതിച്ചിരിയോടെ പറഞ്ഞു. ഗോവ യുവാക്കളുടെ ഇഷ്ട വിനോദ കേന്ദ്രമാണ്. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നുന്ന ഇടം, അവിടത്തെ പ്രകൃതി ഭംഗിയും തീരവുമെല്ലാമാണ് ഇതിന് കാരണം. അതിന്റെ ഒരു മിനിയേച്ചർ പതിപ്പാണ് മിനി ഗോവ എന്ന് സഞ്ചാരികൾ വിളിക്കുന്ന കോട്ടപ്പുറം ബീച്ച്. കണ്ടൽ കാക്കും തീരം ആദ്യമായി ബീച്ചിലെത്തുന്നവർക്ക് വഴി കാണിക്കുന്ന സൈൻ ബോർഡുകളൊന്നും ഇവിടെയില്ല. ആകെയുള്ളത് ആമ സംരക്ഷണത്തിന് പ്രശസ്തമായ കൊളാവിപ്പാലം ബീച്ച് എന്ന ബോർഡ് മാത്രമാണ്. കോഴിക്കോട് ബീച്ചും കാപ്പാട് ബീച്ചും അല്ലാതെ ഇങ്ങനെ സുന്ദരമായൊരിടം കോഴിക്കോട് ഉണ്ടെന്ന കാര്യം മിക്ക സഞ്ചാരികൾക്കും അറിയില്ല. അതിനാൽ തന്നെ ഇവിടം തേടി സഞ്ചാരികളെത്തിത്തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാന്റ് ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമൂട്ട് (കടൽ പാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഏകദേശം 150 മീറ്ററോളം വീതിയിൽ ഒഴികിയിരുന്ന പുഴ അതോടെ വെറും നീർച്ചാലായി മാറി. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസപ്പെട്ടതോടെ സമീപ പ്രദേശങ്ങളിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവുകയും അതു പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു കൊളാവിപ്പാലം തീരം സംരക്ഷണ സമിതി എന്നൊരു സംഘടനയുടെ നേതൃത്വത്തിൽ കൊളാവിപ്പാലം പുഴയുടെ തീരത്ത് വച്ച് പിടിപ്പിച്ച കണ്ടൽ കാടുകൾ ഇപ്പോൾ പടർന്ന് പന്തലിക്കുകയും പുഴയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനം കുളിർക്കുന്ന കാഴ്ചകൾ ഇരു വശത്തും കണ്ടൽ കാടുകളാൽ സമ്പന്നമായ, കടലിനോട് അൽപം കിഴക്കോട്ട് മാറി കിടക്കുന്ന പഞ്ചാര മണൽ പരപ്പാണ് ഇവിടത്തെ പ്രധാന ആകർഷണം. അതു മാത്രമല്ല ഉണങ്ങി വീണ അക്വേഷ്യ മരങ്ങളുടെ കുറ്റികളും, കണ്ടൽ കാടുകളുടെ വള്ളി പടർപ്പുകളും, ശാന്തമായി ഒഴുകുന്ന കൊളാവിപ്പാലം പുഴയും ചേർന്ന് സുന്ദരിയാക്കുന്ന ഇടമാണ് മിനി ഗോവ. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും വെള്ളത്തിലിറങ്ങാവുന്നത്ര ആഴമേ ഇവിടുത്തെ ബീച്ചിനുള്ളൂ. എങ്കിലും അപകട സാധ്യത തള്ളിക്കളയുന്നില്ല. വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരിപ്പിടം ഒരുക്കി ചൂടുള്ള കടലയും കൊറിച്ച് കടൽ കാറ്റും ആസ്വദിച്ച് ഇവിടങ്ങളിൽ പ്രണയ സല്ലാപം നടത്തുന്ന നിരവധി യുവ മിഥുനങ്ങളെ ബീച്ചിന്റെ പല ഭാഗത്തായി കാണാം. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ ചെറിയ തിരക്കുണ്ട്. എങ്കിലും കോഴിക്കോട് ബീച്ചിന് അപേക്ഷിച്ച് നോക്കുമ്പോൾ അതിന്റെ പത്തിലൊന്ന് പോലും ആളിവിടെ വരാറില്ല. കുടുംബ സമേതം ഒരു പകൽ ചിലവിടാൻ പറ്റുന്നിടമാണ് മിനി ഗോവ. ഉണങ്ങി ചാഞ്ഞ അക്വേഷ്യ മരങ്ങളും, കണ്ടൽ കാടുകൾ ഒരുക്കിയ പ്രകൃതി ദത്തമായ കോട്ടകളും കോട്ട വാതിലുകളും പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുകയാണ് മിക്കവരും. നീരൊഴുക്ക് തീരെക്കുറവാണ് എന്നതിനാൽ പുഴ കടന്ന് അപ്പുറം കടന്ന് വിശാലമായ മണൽ പരപ്പിൽ വിശ്രമിക്കാം. പുഴയുടെ ഒരു വശം മുഴുവനായി പ്രകൃതി ദത്ത മതിൽ പോലെ നിൽക്കുന്ന കണ്ടൽക്കാടുകളുടെ പച്ചപ്പാണ്. കടൽ തീരത്തിലൂടെ... പഞ്ചാരമണൽത്തീരം കടന്ന് കടലിന്റെ കാഴ്ചകൾ ആസ്വദിക്കാനിറങ്ങി. അങ്ങു ദൂരെ പുളിമൂടും, വടകര സാന്റ് ബാഗും കാണാം. പുളിമൂട്ടിനും കുറ്റ്യാടിപ്പുഴക്കും ഇടയിലായി നിലകൊള്ളുന്ന ദ്വീപ് പോലുള്ള പ്രദേശമാണ് വടകര സാന്റ് ബാഗ് എന്നറിയപ്പെടുന്നത്. ഈ പ്രദേശം ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ബോട്ട് യാത്ര ഉൾപ്പെടെയുള്ള വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്. 50 മീറ്ററോളം കടലിന് ഉള്ളിലേക്ക് ഇറങ്ങി നടക്കുകയാണ് ചിലർ. അപകട മുന്നറിയിപ്പ് ബോർഡോ, സുരക്ഷാ ഉദ്യഗസ്ഥരോ ഇവിടെയില്ലാത്തതും അഴിമുഖത്ത് നിന്ന് കയറുന്ന മണൽ ഏത് നിമിഷവും കടലിലേക്ക് ഇറങ്ങാം എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. 12 വർഷങ്ങൾക്ക് മുൻപ് പൂനയിൽ നിന്നും ചരക്കുമായി വന്ന ഒരു ബാർജ്ജ് ഈ തീരത്ത് മുങ്ങുകയും ഇപ്പോഴും അവിടത്തന്നെ കടലിനടിയിൽ മുങ്ങി കിടക്കുന്നുമുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരു കമ്പനി സ്ക്രാപ്പ് ആയി ആ ബാർജ്ജ് എടുക്കുകയും കടലിൽ നിന്ന് തന്നെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് കഷ്ണങ്ങളാക്കി പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു. ചെറിയൊരു ഭാഗം മാത്രമേ അവർക്ക് ഇതുവരെ കരയ്ക്ക് എത്തിക്കാൻ സാധിച്ചിട്ടുള്ളു. അത് മുറിച്ച് മാറ്റുന്നതിനായി കൊണ്ടു വന്ന വലിയൊരു ഇരുമ്പ് യന്ത്രം എല്ലാവരിലും കൗതുകം ജനിപ്പിച്ച് കൊണ്ട് ഇപ്പോഴും ഈ തീരത്തുണ്ട്. അസ്തമയം ആസ്വദിച്ച ശേഷം മിനി ഗോവയോട് യാത്ര പറഞ്ഞു മടങ്ങി. ‘ഗോവ കാണാൻ കൊതിച്ച് നടക്കുന്ന യുവാക്കൾക്ക് താൽകാലിക ആശ്വാസം തൽകുന്നതാണ് അപ്പോൾ മിനി ഗോവ’ സുഹൃത്തിന്റെ ആ ചോദ്യത്തിന് മനസ്സു നിറഞ്ഞ ചിരിയായിരുന്നു മറുപടി. LATEST ARTICLES രഥോത്സവത്തിന് ഒരുങ്ങി കൽപാത്തി: ദേവന്മാരുടെ തേര് വലിക്കാൻ പോകാം പാലക്കാട്ടേക്ക് മുൻപിലെത്തിയവർ ഓടി രക്ഷപെടുന്നു, ;ചായക്കടയിൽ ചോദിക്കാതെ തന്നെ ഭക്ഷണം നീട്ടുന്നു, പണം കൊടുക്കുമ്പോൾ വാങ്ങുന്നുമില്ല... ഇന്ത്യ ഭൂട്ടാൻ അതിർത്തി ഗ്രാമച്ചന്തയിലെ വിചിത്ര അനുഭവം പിറന്നാൾ ആഘോഷിക്കാത്ത, എന്നാൽ സമ്പത്തിന്റെ സിംഹഭാഗവും ശവസംസ്കാരത്തിനായി കരുതി വയ്ക്കുന്ന ജനത ‘മണമുള്ള പൂക്കൾ തരുന്ന ഒരു ചെടിപോലും ഇവിടെ വളരുന്നില്ല’: അതിനു പിന്നിലെ രഹസ്യം: ഇരിങ്ങോൽക്കാവ് ദേവീ ക്ഷേത്രത്തിലേക്ക്
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് (NIELIT), നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവ ചേർന്ന് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് സയന്റിസ്റ്റ് എഫ്, സയന്റിസ്റ്റ് ഇ, സയന്റിസ്റ്റ് ഡി, സയന്റിസ്റ്റ് സി, തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു (NIELIT NIC Recruitment 2022). 127 വേക്കൻസികളാണ് ആകെയുള്ളത്. 2022 നവംബർ 21 വരെ അപേക്ഷകൾ അയയ്ക്കാം. പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികകൾ വേർതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ള സയന്റിസ്റ്റ് സി തസ്തികയിൽ നാലു വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. Also read:ഐ ആർ സി ടി സി യിൽ പ്രോഗ്രാം അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് രീതികൾ, ശമ്പള സ്കെയിൽ, അപേക്ഷിക്കേണ്ട രീതി, മറ്റ് അനുബന്ധ വിവരങ്ങൾ ഇവയെല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും. നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസയോഗ്യത Bachelor’s Degree in Engineering OR Bachelor Degree in Technology (Bachelor in Engineering or Bachelor in Technology) OR Department of Electronics and Accreditation of Computer Course B-Level OR Associate member of Institute of Engineers OR Graduate Institute of Electronics and Telecommunication Engineers OR Master’s Degree in Science (MSc) OR Master Degree in Computer Application OR Master’s Degree in Engineering OR Technology (ME or M-Tech) OR Master’s Degree in Philosophy (MPhil) in the field as mentioned below Field (Single or in combination): Physics, Applied Physics, Electronics, Electronics and Communication, Electronics and Telecommunication, Radio Physics and Electronics, Chemistry, Applied Chemistry, Materials Science, Environmental Science, Computer Sciences, Computer Science and Engineering, Computer Engineering, Computer, Communication, Computer and Networking Security, Computer Application, Software Engineering, Software System, Information Technology, Information Technology Management, Informatics, Computer Management, Cyber Law, Bioinformatics, Remote Sensing, Geographical Information Systems (GIS), Geography, Mathematics, Applied Mathematics, Operations Research, Total Quality Management, Statistics, Computational Linguistics, Information Science, Information Science and Engineering, Electrical, Mechanical, Civil, Production, Industrial Electronics, Instrumentation, Electronics and Instrumentation, Power Electronics, Design. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 800/- രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWD വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അപേക്ഷാഫീസ് ഇല്ല.
ഹാരപ്പന്‍ സംസ്കൃതി എന്നും അറിയപ്പെട്ട [[Indus Valley civilization|സിന്ധൂ നദീതട നാഗരികതയുടെ]] തുടക്കം ഏകദേശം ക്രി.മു. 6000 വര്‍ഷം പഴക്കമുള്ള [[Mehrgarh|മേര്‍ഗഢ്]] തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹാരപ്പയും മോഹന്‍ജൊ-ദാരോയും [[Indus River|സിന്ധൂ നദീതീരത്ത്]] [[Punjab region|പഞ്ചാബ്]], [[Sindh|സിന്ധ്]] പ്രദേശങ്ങളുടെ താഴ്വരയില്‍ ഏകദേശം ക്രി.മു. 2600-ല്‍ നിലവില്‍ വന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthors = Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref>. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉണ്‍റ്റായിരുന്ന ഈ സംസ്കൃതിയെ വീണ്‍റ്റും കണ്ടെത്തിയത് 1920-കളില്‍ [[സിന്ധ്|സിന്ധിലെ]] [[സുക്കൂര്‍|സുക്കൂറിന്]] അടുത്തുള്ള [[മോഹന്‍ജൊ-ദാരോ]] ('''മരിച്ചവരുടെ കുന്ന്''' എന്നാന് മോഹന്‍ജൊ-ദാരോ എന്ന പദത്തിന്റെ അര്‍ത്ഥം), [[ലാഹോര്‍|ലാഹോറിനു]] തെക്ക് iപടിഞ്ഞാറേ [[Punjab (Pakistan)|പഞ്ചാബിലെ]] ഹാരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളില്‍ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് [[ഹിമാലയം|ഹിമാലയത്തിന്റെ]] മലയടിവാരങ്ങള്‍ മുതല്‍ (കിഴക്കേ [[Punjab (India)|പഞ്ചാബ്]]) തെക്കുകിഴക്ക് [[ഗുജറാത്ത്]] വരെയും, പടിഞ്ഞാറ് [[ബലൂചിസ്ഥാന്‍]] വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. [[ലാഹോര്‍]]- [[മുള്‍ത്താന്‍]] റെയില്‍ പാത നിര്‍മ്മിക്കുന എഞ്ജിനിയര്‍മാര്‍ 1857-ല്‍ ഹാരപ്പന്‍ അവശിഷ്ടങ്ങളില്‍ നിന്നുള്ള [[brick|ചുടുകട്ടകള്‍]] [[track ballast|റെയില്‍ പാളങ്ങളെ]] താങ്ങിനിറുത്താന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹാരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹാരപ്പയില്‍ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. <ref>[[Jonathan Mark Kenoyer|Kenoyer, J.M.]], 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology</ref> == സംസ്കാരവും സമ്പദ്‌വ്യവസ്ഥയും == പ്രധാനമായും ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധൂ നദീതട നാഗരികത. ഇതിനെ നിലനിറുത്തിയിരുന്നത് മിച്ചമായി ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്പ്പാദനവും വാണിജ്യവുമാണ്. ഇതില്‍ തെക്കേ [[Mesopotamia|മെസൊപ്പൊട്ടേമിയയിലെ]] [[Sumer|സുമേറുമായി]] ഉള്ള വ്യാപാരവും ഉള്‍പ്പെടും. [[Mohenjo-daro|മോഹന്‍ജൊ-ദാരോയും]] [[Harappa|ഹാരപ്പയും]] ഒരേപോലെയുള്ള നഗര പ്ലാനുകള്‍ അനുസരിച്ച്, വ്യക്തമായി തിരിച്ച തെരുവുകള്‍, വേര്‍തിരിച്ച വാസഗൃഹങ്ങള്‍, പരന്ന മേല്‍ക്കൂരയുള്ള ചുടുകല്‍ വീടുകള്‍, ശക്തിപ്പെടുത്തിയ ഭരണകേന്ദ്രങ്ങളോ മത കേന്ദ്രങ്ങളോ, എന്നിവയോടുകൂടി നിര്‍മ്മിച്ചവയാണ്."<ref name=loc>Library of Congress: Country Studies. 1995. [http://ancienthistory.about.com/od/indusvalleyciv/a/harappanculture.htm Harappan Culture]. Retrieved 13 January 2006.</ref> == പുരാവസ്തു ഗവേഷണം == ഇന്നുവരെ ഖനനം ചെയ്ത് എടുത്തതില്‍ ഏറ്റവും വിശിഷ്ടവും, എന്നാല്‍ ദുര്‍ഗ്രാഹ്യവുമായ വസ്തുക്കള്‍ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങള്‍ മുദ്രണം ചെയ്ത [[steatite|സ്റ്റീറ്റൈറ്റ്]] അച്ചുകള്‍ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകള്‍ മോഹന്‍ജൊ-ദാരോയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയില്‍ പലതിലും ചിത്രങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയന്‍ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
വി. കെ. കൃഷ്ണമേനോന്‍ അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം കന്യാകുമാരിയിലെ കടലില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്ത സ്ഥിതിവിശേഷം അക്കാലത്ത് പത്രങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ തെളിവുകളായി ഇന്നും സൂക്ഷിക്കപ്പെടുന്നു. വി. കെ. കൃഷ്ണമേനോന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി കന്യാകുമാരിയില്‍ എത്തിച്ചു. ചിതാഭസ്മം നിറച്ചുകൊണ്ടുവന്ന കുടം വക്കം പുരുഷോത്തമന്‍റെ കൈയിലാണ് ലഭിച്ചത്. കടലില്‍ കുനിഞ്ഞു കിടന്ന് അദ്ദേഹം കുടം ഒഴുക്കുന്ന ഫോട്ടോകള്‍ അടുത്തദിവസത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത് കണ്ട് ആദ്യം ഞെട്ടിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു. എല്ലാ പത്രങ്ങളിലും ഒരേ തരം ഫോട്ടോ. പത്രങ്ങള്‍ക്ക് ഈ ഫോട്ടോ വിതരണം ചെയ്തത് പുബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റെ്‌ ആണെന്ന് അറിയാവുന്ന കരുണാകരന്‍ പി. ആര്‍. ഡിയുടെ അന്നത്തെ ഡയറക്ടറായിരുന്ന ശ്രീ. ജി. വിവേകാനന്ദനെ പെട്ടെന്ന് ഫോണ്‍ ചെയ്തു. "ഇതെന്താ വിവേകാനന്ദാ വിവേകമില്ലാത്ത ഫോട്ടോ പത്രങ്ങളില്‍ അച്ചടിച്ച് വന്നിരിക്കുന്നല്ലോ?" "എന്തു പറ്റി സാര്‍?" വിവേകാനന്ദന്‍റെ ചോദ്യം. കരുണാകരന്‍: "ചിതാഭസ്മം ഒഴുക്കുന്നതിന്‍റെ ഫോട്ടോ ഇത്തരത്തിലാണോ? കുടവും പിടിച്ച് വക്കം പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ! ചിതാഭസ്മം ഒഴുക്കുന്നത് ചിരിച്ചുകൊണ്ടാണോ?" അല്പനേരത്തെ നിശബ്ദ്തക്കു ശേഷം വിവേകാന്ദന്‍റെ മറുപടി: "എനിക്കെന്ത് ചെയ്യാന്‍ കഴിയും സാര്‍? മുഖത്ത് വിഷാദം ഭാവിച്ചാലും വക്കം എപ്പോഴും ചിരിക്കുന്നതായേ തോന്നുകയുള്ളു. അത് അദ്ദേഹത്തിന്‍റെ പല്ലിന്‍റെ പ്രത്യേകതയാണ്." വക്കത്തിന്‍റെതു പോലെയുള്ള പല്ലുകളുടെ ഉടമയായ മാമുക്കോയ അന്ന് ചലച്ചിത്രരംഗത്തെത്തിയിട്ടില്ല എന്ന് അറിയാവുന്ന കരുണാകരന്‍ ഭീകരമായി ചിരിക്കുന്ന ആ പല്ലുകള്‍ അല്പം കറുത്ത മഷികൊണ്ട് ടച്ച് ചെയ്ത് മറച്ചതിനുശേഷം ഫോട്ടോകള്‍ റിലീസ് ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചു. പി. ആര്‍. ഡിയിലെ ആര്‍ട്ടിസ്റ്റുകളായ പി. വി. കൃഷ്ണനേയും വര്‍ഗീസിനേയും മനസ്സില്‍ ചിന്തിച്ചുകൊണ്ട് വിവേകാനന്ദന്‍റെ മറുപടി: "ഇനിയിങ്ങനെ അബദ്ധം പറ്റാതെ നോക്കാം, സാര്‍. വരും കാലങ്ങളില്‍ ചിതാഭസ്മം ഒഴുക്കുന്ന ജോലി വക്കത്തിനെ ഏല്പ്പിക്കാതിരുന്നാല്‍ മതി." മരിച്ചതിനുശേഷം തനിക്കെന്തു സംഭവിച്ചെന്ന് മരിച്ചവര്‍ ഒരിക്കലും അറിയുന്നില്ല. തന്‍റെ ബോഡിക്ക് മരണത്തിനുശേഷം പോറല്‍ വല്ലതും ഏറ്റോ റീത്തുകള്‍ പുറത്തു വെച്ചപ്പോള്‍ വയറിന് വീര്‍പ്പുമുട്ടല്‍ സംഭവിച്ചോ, കാലുതൊട്ടുവന്ദിച്ചവര്‍ പണ്ട് കാലുവാരിയവര്‍ തന്നെയോ, തന്‍റെ മരണം അറിഞ്ഞു ഞെട്ടിയെന്നു പറയുന്നവര്‍ പണ്ട് തന്നെ ഞെട്ടിച്ചവരാണോ പൊഴിക്കുന്ന കണ്ണുനീരില്‍ പരേതന്‍റെ ഗ്ലിസറിന്‍റെ അംശം കലര്‍ന്നിരുന്നോ, അവസാനത്തെ തന്‍റെ ആഗ്രഹങ്ങള്‍ സന്തപ്ത കുടുംബാംഗങ്ങള്‍ കാറ്റില്‍ പറത്തിയോ തുടങ്ങിയ ചരമവിശേഷങ്ങള്‍ അറിയാനാകാതെ അന്ത്യവിശ്രമം കൊള്ളുന്ന പരേതാ‌ത്മാക്കളുടെ ഒരു നീണ്ടനിര തന്നെ അങ്ങോളമിങ്ങോളം ഉണ്ട്. മരണത്തിന്‍റെ ഏറ്റവും വലിയ ഭീകരമായ മുഖം അടുത്തിട കാണിച്ചത് പ്രശസ്ത ചലച്ചിത്ര നടനായ സുകുമാരന്‍റെ മരണാനന്തരം ആയിരുന്നു. എറണാകുളത്തെ ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഐ. സി. യുവില്‍ കിടക്കുമ്പോഴും ആശുപത്രിയുടെ അയല്‍‌വക്കത്തു താമസിക്കുന്ന ചലച്ചിത്രതാരങ്ങളെ അസുഖവിവരം അറിയിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെങ്കിലും മരണത്തിനുശേഷം ഓടിയെത്തിയവര്‍ അനേകമായിരുന്നു. തന്‍റെ ശവശരീരം പ്രദര്‍ശിപ്പിക്കരുതെന്നും ശരീരം നേരെ തിരുവന്തപുരത്തു കൊണ്ടുപോയി സംസ്കരിക്കണമെന്നും അദ്ദേഹം തന്‍റെ പ്രിയ പത്നി മല്ലികയോട് അസുഖം കൂടിയ സമയത്ത് നിര്‍ദ്ദേശിച്ചങ്കിലും മരണത്തിനുശേഷം ആ അവസാനത്തെ ആഗ്രഹം ഒരു സ്റ്റണ്ട് സിനിമയുടെ ക്ലൈമാക്സ് രംഗം പോലെ അടിമുടി തെറ്റി. വാടിയ ഒരു ശംഖുപുഷ്പം പോലെ ആഗ്രഹം തളര്‍ന്നു വീണു. അദ്ദേഹത്തിന്‍റെ മനസ്സിന് വിരുദ്ധമായി സുഹൃത്തുക്കള്‍ വഴിനീളെ നീക്കിയും നിറുത്തിയും തലസ്ഥാനത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് എത്തിയ സുകുമാരന്‍റെ മൃതദേഹം കണ്ട് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാനെത്തിയ ചലച്ചിത്രതാരങ്ങളെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് സുകുമാരന്‍റെ മൃതദേഹം മൃതപ്രായമായി. സുകുമാരന്‍റെ സുഹൃത്തുക്കളില്‍ പലരും ഉള്ളു തുറന്നു ടെലിവിഷന്‍ ക്യാമറയിലേക്ക് തുറിച്ചുനോക്കി സംസാരിക്കാന്‍ മത്സരിച്ചു. ഒരു നിര്‍മ്മാതാവ് ടി. വിക്കാരോട്: "എന്‍റെ ആദ്യത്തെ ചിത്രമായ തരികിടയില്‍ സുകുമാരനായിരുന്നു നായകന്‍. നൂറ്റിയെഴുപതു ലക്ഷം രൂപ ചെലവാക്കിയെടുത്ത ഈ മെഗാചിത്രത്തില്‍ ഇരുപത്താറു ലക്ഷം രൂപയുടെ സെറ്റാണ് ഞാന്‍ സ്റ്റുഡിയോവില്‍ തീര്‍ത്തത്. ആന്ധ്രയില്‍ നിന്ന് വന്ന പണിക്കാര്‍ രണ്ട് മാസം സമയം എടുത്താണ് സെറ്റ് തീര്‍ത്തത്. സെറ്റില്‍ സാന്ദര്‍ഭികമായി എത്തിയ ശിവാജിഗണേശനും രജനീകാന്തും അതിന്‍റെ ഭംഗിയില്‍ അത്ഭുതം കൂറി." ഒരു നടന്‍: "സുകുമാരന്‍റെ മരണം എനിക്ക് വിശ്വസിക്കാനവുന്നില്ല. കീഴേപ്പറമ്പിലെ കീവര്‍ച്ചന്‍ എന്ന ചിത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്. ആ ചിത്രത്തില്‍ ഞാന്‍ അത്യുജ്ജലമായ അഭിനയമാണ് കാഴ്ചവെച്ചത്. ചിത്രം പത്ത് ദിവസം ഓടി. റിക്കാര്‍ഡ് കളക്ഷനായിരുന്നു." ഒരു നടി: "സുകുമാരന്‍ ഒരു കൊച്ചു പയ്യന്‍ ആയിരുന്ന കാലം മുതലേ എനിക്കറിയാം. നല്ല പെരുമാറ്റം. ഞാനും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ചിത്രം അടുത്ത ഓണത്തിന് റിലീസാകും." ഒരു തീയേറ്റര്‍ ഉടമ: "സുകുമാരന്‍റെ പടങ്ങള്‍ ഓടിയുള്ളപ്പോഴെല്ലാം എന്‍റെ തീയേറ്ററിലെ എ. സി. കേടുവരാതെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ബാല്‍ക്കണിക്ക് ഇരുപത് രൂപ, ഒന്നാം ക്ലാസ് പതിനഞ്ചു രൂപ, ബഞ്ച് അഞ്ചു രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് റേറ്റ്." ഒരു തിരക്കഥാകൃത്ത്: "സംഭാഷണത്തിന് പുതിയൊരു ശൈലി മലയാളസിനിമക്ക് സംഭാവന ചെയ്തത് സുകുമാരനായിരുന്നു. നീണ്ട നീണ്ട സംഭാഷണങ്ങള്‍ ഒരൊറ്റ വായനയിലൂടെ കാണാപാഠമാക്കുമായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ നിന്നാണ് ഞാന്‍ കഥ മെനെഞ്ഞെടുക്കാറുള്ളത്. ഇംഗ്ലീഷ് കാസറ്റുകള്‍ വാങ്ങുന്നത് എന്‍റെ ശൈലിയല്ല." ഒരു സം‌വിധായകന്‍: "ധിക്കാരിയാണെങ്കിലും വിനയമുള്ള നടന്‍. നിര്‍മ്മാതാവിനോട് കൃത്യമായി പൈസ വാങ്ങുന്ന മിടുക്കന്‍. ഞാനിപ്പോള്‍ ഒരു സിനിമക്ക് അഞ്ചു ലക്ഷം ആണ് വാങ്ങുന്നത്. അത് മറ്റു സം‌വിധായകരുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ്." ഒരു നടി: "ആദ്യ ചിത്രത്തില്‍ ഞാന്‍ സുകുമാരനെ കണ്ടുമുട്ടുമ്പോള്‍ എനിക്ക് അടുത്തു ചെല്ലാന്‍ പേടിയായിരുന്നു. ഞാന്‍ സെലക്ടീവ് ആയതോടെ എനിക്ക് പേടി മാറി. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളേ ഞാന്‍ തെരഞ്ഞെടുക്കൂ. കുളിസീനുകള്‍ എനിക്കിഷ്ടമല്ല. വിവാഹക്കാര്യം ചിന്തിക്കാറില്ല." വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞുതീര്‍ന്ന പ്രിയപ്പെട്ട സുകുമാരന്‍റെ മൃതദേഹത്തെ നോക്കി തമിഴ്നാട്ടിലെ ചലച്ചിത്രതാരങ്ങള്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് ഭ്യാഗ്യത്തിന് നമ്മള്‍ രക്ഷപെട്ടു. സുകുമാരന്‍റെ മരണത്തിനു ശേഷമാണ് തമിഴ്നാട്ടില്‍ നിന്നും നമുക്ക് വൈദ്യുതി ലഭിച്ചുതുടങ്ങിയത്. സുകുമാരന് സ്മാരകം നിര്‍മ്മിക്കുന്നതിനെപ്പറ്റി സുഹൃത്തുക്കള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. പടികയറിച്ചെന്ന സുകുമാരന്‍റെ തോളില്‍ കൈയിട്ടു കൊണ്ട് സത്യന്‍ പറയുന്നു: "ആശാനേ, എന്‍റെ സ്മാരകം പോലെ!" മരണത്തിനു ശേഷം വലിയ പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ട മഹാനായ സുഹ്രുത്തായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മരണത്തിനുശേഷവും അദ്ദേഹം ജീവിച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ച കസേരയും എഴുതാനുപയോഗിച്ച ബോര്‍ഡും പേനയും കണ്ണടയും മറ്റും കൊണ്ട് നടന്ന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പോലും അദ്ദേഹം നമ്മോടൊപ്പം ജീവിക്കുന്നു. ആനകളായ നമ്മള്‍ ഇമ്മിണി വലിയ കുഴിയാനകളായി മാറാതിരുന്നാല്‍ മതി.
ലോക്ക് ഡൗണ്‍ കാലത്ത് 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഷ്ടഭക്ഷണം നല്‍കി കൂടെ നിന്ന് അവരുടെ സ്വന്തം ചാച്ച; വാടകയും മറ്റ് ബില്ലുകളും ഒഴിവാക്കി കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക് കേരളത്തിന്‍റെ ഡബ്ബാവാലകള്‍: 4 അടുക്ക് പാത്രത്തില്‍ ചോറും മീന്‍കറിയും സാമ്പാറും തോരനും 40 രൂപയ്ക്ക് നല്‍കുന്ന അമ്മമാര്‍; മാസവരുമാനം 5 ലക്ഷം രൂപ വൈറ്റ് ആര്‍മി പ്രവര്‍ത്തകര്‍ ഫോട്ടോ:ഫേസ്ബുക്ക് ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Breaking News Latest News National നേതാക്കളുടെ അറസ്റ്റ്; പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം Evartha Desk 25 September 2022 രാജ്യദ്രോഹ പ്രവ‌ർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് എൻ ഐ എ നടത്തിയ പരിശോധനകൾക്ക് പിന്നാലെ നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി ആരോപണം. മഹാരാഷ്ട്രയിലെ പൂനെയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപരിപാടിയ്ക്കിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനു പിന്നാലെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയവ‌ർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യമാകെ കേന്ദ്ര ഏ‌ജൻസികളുടെ നേതൃത്വത്തിൽ റെയ്ഡുകൾ നടന്നതിനും നേതാക്കളെ അറസ്റ്റ് ചെയ്തതിനും എതിരെ പൂനെയിൽ ജില്ലാ കലക്ടറുടെ ഓഫീസിന് പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ 40-ാളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റി മാറ്റുന്നതിനിടയിലാണ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങിക്കേട്ടത്. അനുമതി വാങ്ങാതെ സംഘം ചേർന്നതിനും റോഡ്‌തടസ്സം സൃഷ്ടിച്ചതിനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ബണ്ട്ഗാർഡൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ദീപാവലി ആഘോഷിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, വിദേശത്തുള്ള പല ഇന്ത്യക്കാരും ഇത് ആഘോഷിക്കുന്നു. ദുബായ് എന്നിവിടങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റിൽ കൈകോർത്ത് മരാമസിൽ ദുബായ് പോലീസ് പ്രത്യേകം ആഘോഷം നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ദുബായിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്ന പോലീസ് സംഘത്തെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. Kudos also to @DubaiPoliceHQ for this beautiful rendition of our national anthem as part of Diwali celebrations .@IndianDiplomacy pic.twitter.com/TELnWyXTAH — Navdeep Suri (@navdeepsuri) November 4, 2018 2018 നവംബർ ഒന്നിന് ആരംഭിക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവങ്ങൾ അരങ്ങിൽ ലൈവ് ബോളിവുഡ് ഗാനങ്ങളും ഭാംഗ്‌റായും അവതരിപ്പിക്കുന്നു. ദുബായ് ക്രീക്കിന്റെ പ്രധാന കരിമരുന്ന് പ്രദർശിപ്പിക്കും. LED ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് ഏറ്റവും കൂടുതൽ ആളുകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമം. ദുബൈ പോലീസിന്റെ സൂപ്പർ കാറുകളും മാർഞ്ചിങ് ബാണ്ടുകളുടെ പ്രകടനവും ഉണ്ടാകും എന്ന് കൗൺസുലേറ്റ് അറിയിച്ചു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കില്‍, കേരളത്തില്‍ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു, കുറിപ്പുമായി രൂപേഷ് പീതാംബരന്‍ By Vijayasree VijayasreeJuly 22, 2021 മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തിരികെ കൊണ്ടു വരണമെന്ന് അഭ്യര്‍ത്ഥിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ശൈലജ... Malayalam കണക്ക് കൂട്ടാന്‍ എളുപ്പമായി!; പെട്രോള്‍ വില വര്‍ധനവിനെതിരെ ട്രോളുമായി നടന്‍ രൂപേഷ് പീതാംബരന്‍ By Vijayasree VijayasreeJune 24, 2021 സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. നാള്‍ക്ക് നാള്‍ ഇന്ധന വില വര്‍ധിക്കുന്നതിനെതിരെ... Malayalam Breaking News ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?- ദിലീപ് വിഷയത്തിൽ പ്രതികരിക്കാത്ത സൂപ്പർ താരങ്ങൾക്കെതിരെ രൂപേഷ് പീതാംബരൻ By Sruthi SJune 30, 2018 ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?- ദിലീപ് വിഷയത്തിൽ പ്രതികരിക്കാത്ത സൂപ്പർ താരങ്ങൾക്കെതിരെ രൂപേഷ് പീതാംബരൻ... Malayalam Roopesh Peethambaran to direct Prithviraj in his next movie By newsdeskNovember 21, 2017 Roopesh Peethambaran to direct Prithviraj in his next movie Director Roopesh Peethambaran will be directing Prithviraj... More Posts Latest News ഗേള്‍ഫ്രണ്ടിനെ കാണാന്‍ പോകണമെന്ന് എലീന, പോവാമെന്ന് സമ്മതിച്ച് സൂരജ്! താരത്തിന്റെ പുത്തൻ വിശേഷങ്ങൾ November 29, 2022 C S നെ വിരട്ടി പ്രകാശൻ ; മനോഹറിനോട് ദേഷ്യപ്പെട്ട് കല്യാണി; നടുറോട്ടിലിട്ട് മനോഹറിനെ കിരൺ വകവരുത്തി; അടിപൊളി എപ്പിസോഡുമായി മൗനരാഗം! November 29, 2022 സൈബര്‍ സെല്ലില്‍ വരെ പരാതി നല്‍കി; ഹിന്ദു മതത്തിൽ ചേർന്ന് വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തിൽ വാർത്ത ; നടി മെര്‍ഷീന നീനു November 29, 2022 അവതാറിന് കേരളത്തില്‍ വിലക്ക് November 29, 2022 എനിക്ക് ജീവിതത്തിൽ ലഭിച്ച മറ്റ് ഭാ​ഗ്യങ്ങൾ നോക്കിയാൽ ഈ ഒരു കുറവിൽ ഞാൻ പരാതിപ്പെടാൻ പാടില്ല!സുജാതമോഹൻ. November 29, 2022 വീട്ടുകാരുടെ നിരന്തരമുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് മീന ആ തീരുമാനത്തിലേക്ക്? എല്ലാം മകൾക്ക് വേണ്ടിയോ! റിപ്പോർട്ടുകൾ ഇങ്ങനെ November 29, 2022 ബെയ്ജ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ചുവപ്പ് ‍ഡിസൈനുകളുള്ള വസ്ത്രങ്ങളണിഞ്ഞ് സോനാക്ഷി സിന്‍ഹ! November 29, 2022 ‘ബാബ’ വീണ്ടും തിയറ്ററുകളിലേക്ക്… ചിത്രത്തിന്റെ പുതിയ പതിപ്പില്‍ ഡബ്ബ് ചെയ്ത് രജനീകാന്ത്; ചിത്രം വൈറൽ November 29, 2022 കൈയ്യും, കാലും കാണിച്ചു തന്നു, ഇപ്പോള്‍ ഇത്രയും മാത്രമേ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും; പെണ്ണ് കാണല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കാർത്തിക്ക് സൂര്യ November 29, 2022 തനിക്ക് സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ പേടിയാണ്! അനുശ്രീ. November 29, 2022 Trending serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ
വില്ലനായി വന്ന് നടനായി മാറി പിന്നെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ താര പ്രതിഭയാണ് സാക്ഷാൽ മോഹൻലാൽ. നായകനാകാനുള്ള ലുക്ക് ഇല്ലെന്ന് പറഞ്ഞ് കളിയാക്കിവർക്കുള്ള മറുപടി തന്റെ അഭിനയ മികവിലൂടെ മോഹൻലാൽ നൽകി. മലയാള സിനിമയുടെ വളർച്ചയിലും താരത്തിന്റെ സംഭാവനകൾ ഏറെയാണ്. അഭിനയത്തിനൊപ്പം നിമാതാവിന്റെ വേഷവും ഗായകന്റെ വേഷവും ഭംഗിയായി മോഹൻലാൽ കൈകാര്യം ചെയ്തു. മോഹൻലാലിന്റെ വർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയാവാറുണ്ട്. മോഹൻലാൽ ഒരു ചിത്രം പങ്ക് വച്ചാൽ പോലും അത് വൈറലാവുന്നു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ അത്തരത്തിലൊരു ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് അഭിനയത്തിന് സമ്മാനം വാങ്ങിയ ഫോട്ടോയാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. എന്നാൽ അഭിനയത്തിൽ മോഹൻലാലിന് അന്ന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. മോഹനലാലിനെ പിന്നിലാക്കിയ ആ ഒന്നാം സ്ഥാനക്കാരനെ കുറിച്ചാണ് ചർച്ച പുരോഗമിക്കുന്നത്. Also Read വിമര്ശിക്കുന്നവരിൽ തന്റെ നഗ്‌നത ആസ്വദിക്കുന്നവരും ഉണ്ടാവും ; വിമർശനങ്ങൾക്ക് മറുപടിയുമായി അപ്‌സര മോഹൻലാലിനെ പിന്നിലാക്കി സുരേഷ് കുമാർ എന്നയാളാണ് അഭിനയത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പക്ഷെ അഭിനയ കുലപതിയെ പിന്നിലാക്കിയ ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയ മോഹൻലാൽ ഇന്ന് മലയാളക്കരയുടെ അഭിമാനമായി തുടരുന്നു എന്നും ആരാധകർ പറയുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കാവാലം ശ്രീകുമാറിനെയും ഫോട്ടോയില്‍ കാണാം. അന്ന് കലാമേളയില്‍ മികവ് തെളിയിച്ചവരുടെ ഫോട്ടോ ഒരു മാസികയില്‍ അച്ചടിച്ചു വന്നിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് മോഹൻലാൽ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സൂപ്പർഹിറ്റുകൾ പിറന്നതോടെ മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്കുയർന്നു. സിനിമയുടെ എല്ലാ മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച മോഹൻലാൽ സംവിധായകനാവാൻ തയ്യാറെടുക്കുകയാണ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
HomeNational ഉന്നാവ് ബലാത്സംഗക്കേസ്: ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ സേംഗറിന് ജീവപര്യന്തം ഉന്നാവ് ബലാത്സംഗക്കേസ്: ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ സേംഗറിന് ജീവപര്യന്തം janmadesam December 20, 2019 ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ്‌കേസില്‍ വിധി പ്രസ്താവിച്ചത്. സേംഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് സേംഗറിനെതിരായ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാകുകയും വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.അതിനിടെ സേംഗറിനെ ബിജെപിയില്‍നിന്ന് പുറത്താക്കി. കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒരിയ്ക്കല്‍ക്കൂടി സിംഗപ്പൂരിലെത്തിയപ്പോള്‍ ആദ്യത്തെ അമ്പരപ്പൊന്നുമുണ്ടായിരുന്നില്ല. ടൂറിസ്റ്റിന്റെ മാനസികാവസ്ഥയിലുമായിരുന്നില്ല. രണ്ടു കൊല്ലം മുമ്പു കണ്ട സ്ഥലങ്ങളൊക്കെ ഇപ്പോഴും അവിടെത്തന്നെയില്ലേ എന്ന് ഉറപ്പു വരുത്തലായിരുന്നു ആകെയുള്ള അജണ്ട. ആദ്യം പോയത് പഴയ താമസസ്ഥലത്തേയ്ക്കു തന്നെ. അന്നു പോരുമ്പോള്‍ അടയ്ക്കാമണിക്കുരുവികളെ തോല്‍പ്പിയ്ക്കാന്‍ വേണ്ടി അവിടത്തെ മരങ്ങള്‍ പലതും വെട്ടിച്ചെറുതാക്കിയിരുന്നല്ലോ. അവ പഴയതു പോലെ വളര്‍ന്നിട്ടുണ്ടാവുവോ? അവയുടെ ചില്ലകളില്‍ കുരുവികള്‍ വീണ്ടും കൂടുകൂട്ടിയിട്ടുണ്ടാവുമോ? അന്ന് അഞ്ചാം നില വരെ എത്തിനിന്ന കൊമ്പുകള്‍ രണ്ടാം നില വരെ വെട്ടിച്ചെറുതാക്കിയിരുന്നു. അവിടേയ്ക്കു പോവാന്‍ ഏതായാലും ബുദ്ധിമുട്ടില്ല. പുതിയ താമസസ്ഥലത്തുനിന്ന് അഞ്ചു മിനിട്ട് നടക്കാവുന്ന ദൂരമേയുള്ളു. അവിടെയെത്തിയപ്പോള്‍ കണ്ടു: മരങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ചില്ലകള്‍ രണ്ടാം നില വരെയേയുള്ളു. അടയ്ക്കാമണിക്കുരുവികളുടെ കൂടുകളില്ല. അപ്പോള്‍ അവിടെ താമസിയ്ക്കുന്നവരുടെ പ്രഭാതങ്ങള്‍ അവയുടെ ചിലയ്ക്കല്‍ കൊണ്ട് അലങ്കോലപ്പെടുന്നില്ല എന്നു തീര്‍ച്ച. പുലരികളിലെ കളകൂജനങ്ങള്‍ ഇപ്പോഴത്തെ താമസസ്ഥലത്തുമുണ്ട്. അടയ്ക്കാമണിക്കുരുവികളേപ്പോലെ ബഹളമില്ല എന്നേയുള്ളു. നമ്മുടെ വിഷുപ്പക്ഷികളേപ്പോലെയുള്ള ചിലതിന്റെ പാട്ടു കേട്ടാണ് ആദ്യത്തെ പ്രഭാതത്തില്‍ ഉണര്‍ന്നത്. ഇത്തവണത്തെ വരവില്‍ ഒരു കാര്യം പ്രത്യേകിച്ച് ഉദ്ദേശിച്ചിരുന്നു. ലീ ക്വാന്‍ യൂവിന്റെ ‘സിംഗപ്പര്‍ സ്റ്റോറി’ വായിയ്ക്കലായിരുന്നു അത്. കഴിഞ്ഞ തവണ അതു വായിയ്ക്കാന്‍ കിട്ടിയില്ല. വായനശാലകളിലൊക്കെ റെഫറന്‍സ് വിഭാഗത്തിലായിരുന്നു ആ പുസ്തകം. അവിടെയിരുന്ന് വായിച്ചു തീര്‍ക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. എഴുന്നൂറോളം പുറങ്ങളുള്ള പുസ്തകത്തിന്റെ വിലക്കൂടുതലും വാങ്ങിയാല്‍ത്തന്നെ കൊണ്ടുവരാനുള്ള വലുപ്പക്കൂടുതലും അത് വാങ്ങുന്നതില്‍നിന്നു പിന്തിരിപ്പിയ്ക്കുകയും ചെയ്തു. സിംഗപ്പൂരിനെ ഇന്നത്തെ സിംഗപ്പൂരാക്കി മാറ്റിയത് ലീ ക്വാന്‍ യൂ തന്നെ. സിംഗപ്പൂര്‍ നിവാസികള്‍ ഇപ്പോഴും ലീയെ ആരാധനയോടെയാണ് കാണുന്നത്. എണ്‍പത്തൊമ്പതാം വയസ്സില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും കൂടാതെ ലീ ഇപ്പോഴുമുണ്ട്. ഭരണത്തില്‍ നിന്നു വിട്ടുനിന്ന് പുസ്തകരചനയില്‍ മുഴുകിയിരിയ്ക്കുകയാണ് അദ്ദേഹം. അതില്‍ ആദ്യത്തേതാണ് ‘സിംഗപ്പൂര്‍ സ്റ്റോറി’. ഇത്തവണ അത് ബുക്കിറ്റ് ബതോക്കിലെ വായനശാലയില്‍ ചെന്ന അന്നു തന്നെ കയ്യില്‍ തടഞ്ഞു. സിംഗപ്പൂരിലെ വായനശാലകളില്‍ എപ്പോഴും തിരക്കാണ്. വായന മരിയ്ക്കുന്നു, പുസ്തകം മരിയ്ക്കുന്നു എന്നൊക്കെ വിലപിയ്ക്കുന്നവര്‍ സിംഗപ്പൂരിലെ വായനശാലകള്‍ കാണേണ്ടതാണ്. രാവിലെ അതു തുറക്കാന്‍ വേണ്ടി ആളുകള്‍ കാത്തുനില്‍ക്കുന്നത് ഒരു കാഴ്ച തന്നെയാണ്. വിദ്യാര്‍ത്ഥികളാണ് വായനശാലയിലെത്തുന്നവരിലധികം പേരും. (ഇന്റര്‍നെറ്റില്‍ സര്‍വ്വം വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഇക്കാലത്ത് എന്താണ് കുട്ടികളെ വായനശാലയിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല.) ഇരുപത്തിനാലു മണിക്കൂറും പുസ്തകം മടക്കാനുള്ള കൗണ്ടറുകളുണ്ട്. പുസ്തകം നാഷണല്‍ ലൈബ്രറി ബോര്‍ഡിന്റെ ഏതു വായനശാലയില്‍ നിന്ന് എടുത്തതാണെങ്കിലും ഈ ‘ബുക് ഡ്രോപ്പു’കളില്‍ ഇടാം. പുസ്തകം എടുക്കുന്നതിനും മനുഷ്യന്റെ സഹായം ആവശ്യമില്ല. ഇലക്‌ട്രോണിക് സംവിധാനത്തില്‍ പുസ്തകത്തിന്റെ രശീതിയടക്കം കിട്ടുന്നതിനുള്ള വഴിയുണ്ട്. അവിടെ രജിസ്റ്റര്‍ ചെയ്യാതെ പുസ്തകം പൊക്കിക്കൊണ്ടു പോവാനോ മറ്റോ പുറപ്പെട്ടാല്‍ പുറത്തേയ്ക്കു കടക്കുന്നതോടെ യന്ത്രങ്ങള്‍ തന്നെ ‘ബീപ് ബീപ്’ മുഴക്കി ബഹളമുണ്ടാക്കും. പുസ്തകങ്ങള്‍ മാത്രമല്ല, ഈ വായനശാലകളില്‍ വേള്‍ഡ് ക്ലാസ്സിക് ആയ സിനിമകളുടെ ഡിവിഡികളും ലഭ്യമാണ്. അത് അവിടെത്തന്നെ ഇരുന്നു കാണുന്നതിനുള്ള സൗകര്യവുമുണ്ട്. അല്ലെങ്കില്‍ പുസ്തകം എടുക്കുന്നതു പോലെത്തന്നെ അവയും വീട്ടിലേയ്ക്കു കൊണ്ടുപോരാം. സത്യജിത്ത് റായുടെ മിക്കവാറും എല്ലാ സിനിമകളും അവിടെ കണ്ടു. ‘സിംഗപ്പൂര്‍ സ്റ്റോറി’ വായിച്ചു തീര്‍ന്നാല്‍ ലീ ക്വാന്‍ യൂവിനോട് നമുക്കും ബഹുമാനം തോന്നും. ബ്രിട്ടീഷ് കോളനിയായിരുന്ന സിംഗപ്പൂര്‍ രണ്ടാം ലോകമഹായുദ്ധത്തിനിടെ ജാപ്പനീസ് അധിനിവേശത്തിലായി. യുദ്ധം സഖ്യകക്ഷികള്‍ ജയിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളി തുടങ്ങി. സിംഗപ്പൂരിലും അങ്ങനെത്തന്നെ. പക്ഷേ ഒറ്റയ്ക്കു നില്‍ക്കാനുള്ള കെല്‍പ്പ് ഇല്ലായിരുന്നു തൃശ്ശൂര്‍ ജില്ലയുടെ നാലിലൊന്നു പോലും വലിപ്പമില്ലാത്ത സിംഗപ്പൂരിന്. (വിസ്തീര്‍ണം: 274 ചതുരശ്ര മൈല്‍, ജനസംഖ്യ: 53 ലക്ഷം. തൃശ്ശൂര്‍ ജില്ല: 1171 ച. മൈ., 30 ലക്ഷം.) തിരഞ്ഞെടുപ്പില്‍ അധികാരത്തിലേയ്ക്കു നീങ്ങിയിരുന്ന ലീയുടെ പീപ്പ്ള്‍സ് ആക്ഷന്‍ പാര്‍ട്ടി സ്വാഭാവികമായി ആഗ്രഹിച്ചത് മലേഷ്യ അടങ്ങുന്ന നാലു രാജ്യങ്ങളുടെ സംഘാതമാണ്. പക്ഷേ മലേഷ്യ ഭരിച്ചിരുന്ന തുങ്കു അബ്ദുള്‍ റഹ്മാന് അതില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെയൊരു സംവിധാനത്തില്‍ മലയക്കാരുടെ ഭൂരിപക്ഷം നഷ്ടപ്പെടുമോ എന്ന ശങ്ക തന്നെയായിരുന്നു കാരണം. സിംഗപ്പൂരില്‍ ഭൂരിപക്ഷം ചൈനീസ് വംശജരാണല്ലോ. മാത്രമല്ല വാണിജ്യക്കാരും അവര്‍ തന്നെ. മലയക്കാരുടെ പ്രധാനപ്പെട്ട തൊഴില്‍ കൃഷിയാണ്. അവരാണെങ്കില്‍ ദരിദ്രരും. എന്നാലും ബ്രിട്ടീഷ് ഭരണാധികാരികളുടെ നിര്‍ബ്ബന്ധപ്രകാരം തുങ്കു ഫെഡറേഷനു സമ്മതിച്ചു. പക്ഷേ ചൈനീസ് വംശജരും മലായ് വംശജരും തമ്മില്‍ സാമുദായികലഹളകള്‍ പടര്‍ന്നു പിടിച്ചു. കൊലപാതകങ്ങളും വെടിവെപ്പും കര്‍ഫ്യൂവും കൊണ്ട് സിംഗപ്പൂര്‍ അശാന്തമായി. വെറും രണ്ടു കൊല്ലത്തിനുള്ളില്‍ തുങ്കു അവരുടെ കൂട്ടുകെട്ടില്‍നിന്ന് സിംഗപ്പൂരിനെ പുറത്താക്കി. ഇനി മുതല്‍ സിംഗപ്പൂര്‍ സ്വതന്ത്രരാജ്യമാണെന്ന് റേഡിയോവിലൂടെ നാട്ടുകാരെ അറിയിയ്ക്കുമ്പോള്‍ നിസ്സഹായനായ ലീ ക്വാന്‍ യൂ നിയന്ത്രണമില്ലാതെ കരയുകയായിരുന്നു. ‘സിംഗപ്പൂര്‍ സ്റ്റോറി’ അവസാനിയ്ക്കുന്നത് അവിടെയാണ്. സിംഗപ്പൂര്‍ സ്റ്റോറി സിംഗപ്പൂരിന് സ്വന്തമെന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല. കുടിവെള്ളം പോലും മലേഷ്യയില്‍നിന്നു വരണം. തുങ്കു ഒരു സമയത്ത് ഭീഷണിപ്പെടുത്തുന്നതു പോലുമുണ്ട് സിംഗപ്പൂരിന്റെ കുടിവെള്ളം മുട്ടിയ്ക്കുമെന്ന്. വ്യവസായവും കൃഷിയും പേരിനു മാത്രം. സ്വതന്ത്രമായ ഒരു രാജ്യം പെട്ടെന്ന് കയ്യില്‍ എത്തിപ്പെട്ടിരിയ്ക്കുന്നു. ലീ ക്വാന്‍ യൂ പരിഭ്രാന്തനായതില്‍ അത്ഭുതമില്ല. പക്ഷേ അത് നൈമിഷികമായ ഒരു ദൗര്‍ബ്ബല്യപ്രകടനമായിരുന്നു. ഉറച്ച കാല്‍വെപ്പുകളായിരുന്നു ലീയുടേത്. വ്യവസായത്തിനും ടൂറിസത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതായിരുന്നു ലീയുടെ നയം. സ്വന്തമായ വിഭവങ്ങളൊന്നുമില്ലാത്ത സിംഗപ്പൂരിനെ തെക്കുകിഴക്കേ ഏഷ്യയിലെ പ്രധാനപ്പെട്ട എക്കണോമിക് ഹബ് ആക്കി മാറ്റിയതായിരുന്നു മറ്റൊരു പ്രധാന നീക്കം. നടപ്പാക്കുന്ന എന്തും ലോകോത്തരമാവണം എന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു ലീയ്ക്ക്. സിംഗപ്പുര്‍ എയര്‍ലൈന്‍സ് മാത്രം മതി ഉദാഹരണത്തിന്. ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് (1965 മുതല്‍ 1990 വരെ) രാജ്യത്തെ അതിവേഗം സമ്പന്നതയിലേയ്ക്കു നയിച്ചതിന്റെ കഥയാണ് ലീയുടെ രണ്ടാമത്തെ പുസ്തകമായ ‘ഫ്രം തേഡ് വേള്‍ഡ് ടു ഫസ്റ്റ്’. ഈ പുസ്തകമാവട്ടെ എല്ലാ വായനശാലകളിലും വായനക്കാരുടെ കയ്യിലാണെന്ന് നെറ്റ് വഴി തിരഞ്ഞപ്പോള്‍ അറിഞ്ഞു. അതുകാരണം അത് വായിയ്ക്കാന്‍ കഴിഞ്ഞില്ല. സിംഗപ്പൂരില്‍ എല്ലാത്തിനും കിടയറ്റ സംവിധാനങ്ങളാണ്. കഴിഞ്ഞ കുറിപ്പില്‍ പറഞ്ഞതുപോലെ പൗരക്ഷേമമാണ് പ്രധാനലക്ഷ്യം. എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്നതായിരുന്നു ലീ ആദ്യം ചെയ്തത്. ചേരിപ്രദേശങ്ങളോ കുടിലുകളോ ഇല്ലാത്ത സിംഗപ്പൂരില്‍ യാചകരും ഇല്ല. വൃത്തിയും വെടിപ്പും കണ്ടാല്‍ നമ്മളും തനിയെ സല്‍സ്വഭാവികളാവും. കോണ്‍ക്രീറ്റ് കാടുകള്‍ക്കിടെ എത്രയും പച്ചപ്പുണ്ടാക്കാമോ അത്രത്തോളം പച്ചപ്പ് ഇപ്പോഴുമുണ്ട്. ഏതെങ്കിലും പദ്ധതി വരുന്നുണ്ടോ എന്നു സംശയിയ്ക്കുമ്പോഴേയ്ക്കും അവിടത്തെ മരങ്ങള്‍ മുറിച്ചുമാറ്റുകയാണല്ലോ നമ്മള്‍ ചെയ്യാറ്. മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ കെട്ടിടസമുച്ചയങ്ങള്‍ പണിയാം എന്നാണ് അവിടെയുള്ളവര്‍ അന്വേഷിയ്ക്കുക. പല കാടുകളും അതേപടി നിലനിര്‍ത്തിയിരിയ്ക്കുന്നു. എവിടെത്തിരിഞ്ഞു നോക്കിയാലും മരങ്ങള്‍, പുല്‍മേടുകള്‍, പൂക്കള്‍, പൂച്ചെടികള്‍. സ്വപ്നത്തില്‍ ഒരു നഗരം എങ്ങനെയൊക്കെയാവാമോ അങ്ങനെയൊക്കെയാണ് സിംഗപ്പൂര്‍. യാത്രയ്ക്ക് ഇത്രയും സൗകര്യമുള്ള നഗരങ്ങള്‍ കുറവാവണം. മെട്രോ വണ്ടികളും ബസ്സുകളും നിരന്തരം ഓടിക്കൊണ്ടിരിയ്ക്കുമ്പോള്‍ സ്റ്റോപ്പുകളില്‍ നമുക്ക് അധികനേരം കാത്തുനില്‍ക്കേണ്ടി വരില്ല. സ്വതേ ചൂടു കൂടുതലുള്ള രാജ്യമായതുകൊണ്ടാവാം ഈ വാഹനങ്ങള്‍ മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്തിരിയ്ക്കുന്നത്. വരാന്‍ പോവുന്ന സ്റ്റോപ്പുകള്‍ എലക്ട്രോണിക് ഇന്‍ഡിക്കേറ്ററില്‍ അപ്പോഴപ്പോള്‍ തെളിയുന്നതു കൊണ്ട് ആരോടെങ്കിലും സംശയം ചോദിയ്‌ക്കേണ്ടി വരുന്നതു പോലുമില്ല. ഓരോ ബസ് സ്റ്റോപ്പിലും ഏതെല്ലാം വഴിയിലൂടെയാണ് ഒരു പ്രത്യേകനമ്പര്‍ ബസ്സ് പോവുന്നതെന്നും എത്രയാണ് കൂലിയെന്നും രേഖപ്പെടുത്തി വെച്ചിരിയ്ക്കുന്നു. ബസ്സിനും ട്രെയിനിനും ഉപയോഗിയ്ക്കാവുന്ന കാര്‍ഡ് ഒന്നു തന്നെയാണ്. കാര്‍ഡില്ലാത്തവര്‍ക്ക് ബസ്സിന്റെ ഡ്രൈവറുടെ അടുത്തു പോയി സിംഗപ്പൂര്‍ ഡോളര്‍ കൊടുത്ത് ടിക്കറ്റെടുക്കാം. ബസ്സുകള്‍ക്ക് കണ്‍ഡക്ടര്‍മാരില്ല. ഇത്തവണയാണ് സിംഗപ്പൂരിന്റെ മറ്റൊരു പ്രത്യേകത ശ്രദ്ധിയില്‍പ്പെട്ടത്. എല്ലാ രംഗങ്ങളിലും പെണ്ണുങ്ങളാണ് ഭരണം. സര്‍ക്കാര്‍ ആപ്പീസുകളില്‍ ഭൂരിഭാഗവും അവരാണ്. ആപ്പീസുകള്‍ മാത്രമല്ല, ആശുപത്രികള്‍, സ്‌കൂളുകള്‍, കടകള്‍ എന്നിങ്ങനെ കാണുന്നിടത്തെല്ലാം പെണ്ണുങ്ങള്‍ തന്നെ. അത്ര അധികമില്ലെങ്കിലും ബസ്സ് ഓടിയ്ക്കാന്‍ പോലും പെണ്ണുങ്ങളുണ്ട്. കേരളത്തേക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ എഴുതിയ ‘വരുന്നൂ പെണ്‍മലയാളം’ എന്ന ലേഖനം ഓര്‍മ്മ വന്നു. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ അവിടമൊരു ‘പെണ്‍സിംഗപ്പൂര്‍’ ആണ്. ഒരുപക്ഷേ സിംഗപ്പൂരിലെ ആണുങ്ങള്‍ കൂടുതല്‍ പണം കിട്ടുന്ന മറ്റു മേഖലകളില്‍ വ്യാപരിയ്ക്കുന്നതു കൊണ്ടാവാം. പെണ്ണുങ്ങളുടെ ഈ മേല്‍ക്കോയ്മയ്ക്ക് എന്റെ കൂട്ടുകാര്‍ പറഞ്ഞ കാരണം മറ്റൊന്നാണ്. സിംഗപ്പൂര്‍ പൗരന്മാരായ ആണ്‍കുട്ടികള്‍ക്ക് രണ്ടു കൊല്ലത്തെ സൈനിക സേവനം നിര്‍ബ്ബന്ധമാണ്. അത് പതിനാറിനും ഇരുപതിനും ഇടയ്ക്കുള്ള പ്രായത്തിലാണ്. പത്താം ക്ലാസ്സു കഴിഞ്ഞ് കോളേജ് വിദ്യാഭ്യാസത്തിനു മുതിരുന്ന കാലമാണ് അത്. അതോടെ ആണ്‍കുട്ടികളുടെ പഠിപ്പിന്റെ താളം തെറ്റുന്നു. രണ്ടുകൊല്ലം കഴിഞ്ഞ് മടങ്ങിവരുന്നവരില്‍ ഭൂരിഭാഗവും പഠിപ്പ് തുടരില്ല. അവര്‍ അല്ലറ ചില്ലറ ജോലികളെടുത്ത് ജീവിയ്ക്കാന്‍ നോക്കുകയായി പിന്നെ. പെണ്‍കുട്ടികളാവട്ടെ പഠിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം അതിനനുയോജ്യമായ ജോലികളും അവര്‍ക്കു കിട്ടുന്നു. അപ്പോള്‍ തങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞ ആണ്‍കുട്ടികളെ കല്യാണം കഴിയ്ക്കാന്‍ അവര്‍ക്കു മടി തോന്നുന്നത് സ്വാഭാവികം. പക്ഷേ ഈ കഥയ്ക്ക് വിശ്വാസ്യത കുറവാണ്. നിര്‍ബ്ബന്ധസൈനികസേവനം യൂറോപ്പിലൊക്കെ നടപ്പുള്ളതാണല്ലോ. അവിടെയെങ്ങും ഇത്തരം ഒരു പ്രവണത ഉണ്ടെന്നു കേട്ടിട്ടില്ല. ഏതായാലും സിംഗപ്പൂര്‍പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗം അവിവാഹിതരാണ് എന്ന സത്യം നിലനില്‍ക്കുന്നു. ഇത് ഗുരുതരമായ ആള്‍ക്ഷാമത്തിനും വഴിവെയ്ക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. തെരുവില്‍ ജാഥ നയിയ്ക്കാനോ നാടകം കളിയ്ക്കാനോ കഴിയില്ല. രാജ്യത്തിനെതിരെയുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിയ്ക്കില്ല. സിംഗപ്പൂര്‍ പേപ്പര്‍ ഹോള്‍ഡിങ്ങ്‌സ് ഇറക്കുന്ന ‘സ്റ്റ്രെയ്റ്റ്‌സ് ടൈംസി’ല്‍ അത്തരം വാര്‍ത്തകളൊന്നും വരില്ല. കച്ചവടക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും വിജയഗാഥകളും വരാന്‍ പോവുന്ന പദ്ധതികളേപ്പറ്റിയുള്ള വാര്‍ത്തകളും മറ്റും മറ്റുമാണ് പത്രം നിറയെ. പകുതിയും പരസ്യങ്ങള്‍ കൊണ്ട് നിറയുന്ന പത്രത്തിന് നൂറോളം പുറങ്ങളുണ്ടാവും. ജനസംഖ്യയില്‍ മുക്കാലോളം വരുന്ന ചൈനീസ് വംശജരുടെ ഇടയില്‍ അവിടത്തെ ചൈനീസ് പത്രങ്ങള്‍ക്ക് എത്രകണ്ട് പ്രചാരമുണ്ട് എന്നതിനേക്കുറിച്ച് ഒരു രൂപവും കിട്ടിയതുമില്ല. വായനശാലകളില്‍ പത്രങ്ങള്‍ വായിയ്ക്കാന്‍ മാത്രമെത്തുന്നവരെ ധാരാളം കാണാം. പത്രം ഒഴിയുന്നതും നോക്കി ആളുകള്‍ കാത്തുനില്‍ക്കും. കഴിഞ്ഞ തവണ പോയപ്പോള്‍ ഞാനും അതിനു വേണ്ടി ശ്രമിച്ചിരുന്നു. ഇത്തവണ ‘സ്റ്റ്രെയ്റ്റ്‌സ് ടൈംസ്’ വായിയ്ക്കാന്‍ എനിയ്ക്ക് ഒരു ഹരവും തോന്നിയില്ല. ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കം ചില അപൂര്‍വ്വ ഇന്ത്യന്‍ പത്രങ്ങളുമുണ്ട് വായനശാലയില്‍. പക്ഷേ അത് രണ്ടു ദിവസം മുമ്പത്തെയായിരിയ്ക്കും. അതു വായിയ്ക്കാനും ഉത്സാഹം തോന്നിയില്ല. നമുക്ക് നല്ല നല്ല വാര്‍ത്തകളാണല്ലോ വേണ്ടത്. ‘പിഞ്ചുമക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു’, ‘സ്വത്തു തര്‍ക്കം: ജ്യേഷ്ഠന്‍ അനുജനെ വെടിവെച്ചു കൊന്നു’, ‘മദ്ധ്യവയസ്‌കന്‍ ബാലികയെ പീഡിപ്പിച്ചു’, ‘ടിപ്പര്‍ ലോറി തട്ടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു’ ‘കലക്റ്ററേറ്റിലേയ്ക്കുള്ള വഴി തടഞ്ഞു’ എന്നു തുടങ്ങിയുള്ള ഹരം പിടിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ ഒന്നുമില്ലെങ്കില്‍പ്പിന്നെ എന്തിനാണ് പത്രങ്ങള്‍? അതുകൊണ്ട് ഇന്റര്‍നെറ്റിലെ മലയാള പത്രങ്ങള്‍ വിടാതെ വായിച്ചാണ് ഞാന്‍ വാര്‍ത്താദാഹം അടക്കിപ്പോന്നത്. കേരളത്തില്‍ എല്ലാം നല്ല പോലെ നടക്കുന്നുണ്ടല്ലോ എന്ന് ആശ്വസിയ്ക്കുകയും ചെയ്തു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
കൊറിയൻ വെബ്ടൂണിസ്റ്റ് കാങ് ഫുള്ളിന്റെ തൂലികയിൽ 2008ൽ പുറത്തിറങ്ങിയ, ഇതേ പേരിൽ തന്നെയുള്ള വെബ് ഗ്രാഫിക്സ് നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഫിലിം ആണ് ‘ The Neighbors’. പത്ത് ദിവസങ്ങളുടെ ഇടവേളയിൽ കൊലപാതകങ്ങൾ ചെയ്ത് ഡെഡ് ബോഡി വെട്ടിനുറുക്കി സ്യൂട്ട്കേസിൽ ഉപേക്ഷിക്കുന്ന പതിവ് കൊറിയൻ സീരിയൽ കില്ലർ ഒന്ന്, കില്ലറുടെ അവസാന ഇരയായ പെൺകുട്ടി, മകളെ നഷ്ട്ടപ്പെട്ടത് താൻ കാരണമാണെന്ന കുറ്റബോധത്തിൽ കഴിയുന്ന അവളുടെ രണ്ടാനമ്മ, കൊല്ലപ്പെട്ട പെൺകുട്ടിയോട് സാമ്യമുള്ള മറ്റൊരു പെൺകുട്ടി, അവളുടെ അമ്മ, സ്വന്തം കുടുംബക്കാരോട് പോലും കരുണ കാണിക്കാത്ത, വളരെ പരുക്കനായ ഒരു പലിശക്കാരൻ, കൊലയാളിക്ക് സ്യൂട്ട്കേസ് വിൽക്കുന്ന കടക്കാരൻ, കൊലയാളിയെ സംശയമുള്ള പിസ ഡെലിവറി ബോയ്, കൊലയാളിയെ തിരിച്ചറിഞ്ഞിട്ടും ചില പ്രതേക കാരണങ്ങളാൽ അത് മൂടിവയ്ക്കാൻ ശ്രമിക്കുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി…എന്നിങ്ങനെ വൺഡയറക്ഷണലല്ലാത്ത ഒമ്പതോളം പ്രധാന കഥാപാത്രങ്ങളും അവരെയെല്ലാം കണക്ട് ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റും ഉൾപ്പെടുന്ന, ഒരു ഡാർക്ക്‌ ത്രില്ലർ മൂഡിലാണ് ചിത്രം കഥ പറയുന്നത്. പതിവ് ക്രൈം ത്രില്ലർ മൂഡിൽ തുടങ്ങുന്നതെങ്കിലും പിന്നീട് ഒന്നിലധികം തവണ റൂട്ട് മാറി മാറി ചിലറ പാരനോർമൽ എലമെന്റ്സും,കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷൻസും ഒക്കെ ഉൾപ്പെടുത്തി നീങ്ങുന്ന കഥ ഒരു ടിപ്പിക്കൽ കൊറിയൻ മെലോഡ്രാമ എന്ന നിലയ്ക്കാണ് അവസാനിക്കുന്നത്.. അത് കൊണ്ട് തന്നെ, അമിതപ്രതീക്ഷയോടെ സമീപിക്കുന്നവർക്ക് ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക Ma Dong-Seok അഥവാ Don Lee എന്ന പ്രിയനടന് മികച്ച സഹനടനുള്ള ഒന്നിലധികം പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത പ്രസ്‌തുത ചിത്രം അദ്ദേഹത്തിന്റെ മൂവീസ് മാത്രം തിരഞ്ഞുപിടിച്ചു കാണുന്ന ആരാധകർക്ക് ഒരു തവണ കണ്ട് തീർക്കാവുന്നതാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Korean, Thriller Tagged: Nibin Jincy Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Uncategorized ജനപ്രിയ സന്ദേശമയയ്‌ക്കല്‍ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് ഇന്ത്യയില്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി News Desk 25 October 2022 ജനപ്രിയ സന്ദേശമയയ്‌ക്കല്‍ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് ഇന്ത്യയില്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി. അതിന്റെ സേവനങ്ങളെ ബാധിച്ചതിനാല്‍ നിരവധി ഉപയോക്താക്കള്‍ അസ്വസ്ഥരാണ്. ദീപാവലി ഉത്സവത്തിന്റെ അടുത്ത ദിവസം പല ഉപയോക്താക്കള്‍ക്കും വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നില്ല. ചിലര്‍ അവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്ബോള്‍ പോലും പ്രശ്‌നം നേരിടുന്നു. കമ്ബനിക്ക് ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ കഴിയും. വെബ്‌സൈറ്റുകളെയോ സേവനങ്ങളെയോ അറിയിക്കുകയും ട്രാക്കുചെയ്യുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമായ Downdetector-ലെ 20,000-ലധികം ഉപയോക്താക്കള്‍ WhatsApp-ല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു, ഒരു വലിയ പ്രദേശത്തെ നിലവിലെ പിഴവ് ഉപയോക്താക്കളെ ബാധിച്ചു. സന്ദേശമയയ്‌ക്കല്‍, സെര്‍വര്‍ കണക്ഷന്‍, ആപ്പിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയില്‍ ഉപയോക്താക്കള്‍ പിഴവുകള്‍ കണ്ടെത്തി. വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായതോടെ, മൈക്രോബ്ലോഗിംഗ് സൈറ്റുകളായ ട്വിറ്ററിലും ഫേസ്ബുക്കിലും ഉപയോക്താക്കള്‍ അതിനെക്കുറിച്ച്‌ എഴുതുന്നു. വാട്ട്‌സ്‌ആപ്പിന്റെ സേവനങ്ങളെ ശരിക്കും ബാധിച്ചിട്ടുണ്ടോ എന്ന് ഉപയോക്താക്കള്‍ പരസ്പരം ചോദിക്കുന്നു. മെറ്റാ ഫാമിലിയുടെ (വാട്ട്‌സ്‌ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം) അപ്ലിക്കേഷനുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അപൂര്‍വമാണ്, എന്നാല്‍ ഇപ്പോള്‍ വാട്ട്‌സ്‌ആപ്പ് ചാറ്റിംഗ് നടക്കുന്നില്ല, ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.
:) ജോൺസൺ സാർ, എന്റെ വീട് ചെറുപുഴ റോഡിന്റെ അടുത്താണ് .... :) 2011/4/29 Rajesh K &lt;rajeshodayanchal(a)gmail.com&gt; ... ജോൺസൺ സാർ ഇതിനെ പറ്റി അന്നൊരിക്കൽ പറഞ്ഞിരുന്നു! ഇതുശരിക്കും പ്രിന്റഡ് മാപ്പാണന്നല്ലേ സാർ പറഞ്ഞത്? ഇതിന്റെ സോഫ്റ്റ് കോപ്പി കിട്ടിയിരുന്നോ? സാറന്നതു സംഘടിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ എന്നും പറഞ്ഞതായി ഓർക്കുന്നു. അജയ് കുയിലൂർ, നീയൊന്നിക്കാര്യം ശ്രദ്ധിക്കുമല്ലോ. എറണാകുളത്തുവെച്ച് ജോൺസൺ സാറിനെ നേരിട്ടു ബന്ധപ്പെടാൻ ശ്രമിക്കുക. കണ്ണൂരിൽ നടക്കുന്ന മീറ്റപ്പിനു മുമ്പുതന്നെ ഭൂപടങ്ങളുടെ സോഴ്‌സിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയാൽ നല്ലത്! എങ്കിൽ ഭൂപടകാര്യത്തിൽ വേണ്ട നയങ്ങളും ഏതൊക്കെ ഭൂപടങ്ങൾ എങ്ങനെയൊക്കെ വേണമെന്നും മാത്രം സംസാരിച്ചുറപ്പിച്ചാൽ മതിയല്ലോ. 2011/4/29 johnson aj &lt;johnsonaj29(a)gmail.com&gt; 2011/4/29 &lt;wikiml-l-request(a)lists.wikimedia.org&gt; Send Wikiml-l mailing list submissions to wikiml-l(a)lists.wikimedia.org To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request(a)lists.wikimedia.org You can reach the person managing the list at wikiml-l-owner(a)lists.wikimedia.org When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..." Today's Topics: 1. Re: ?????????????- ??? ????????????? . (Rajesh K) 2. Re: ?????????????- ??? ????????????? . (sugeesh | ?????? *) ---------- Forwarded message ---------- From: Rajesh K &lt;rajeshodayanchal(a)gmail.com&gt; To: Malayalam Wikimedia Project Mailing list < wikiml-l(a)lists.wikimedia.org&gt; Date: Fri, 29 Apr 2011 00:47:08 +0530 Subject: Re: [Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം . അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൈയിലുള്ള ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു ബോധ്യമാവുകയും ചെയ്തു. കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു. 2011/4/28 ajaykuyiloor &lt;ajaykuyiloor(a)gmail.com&gt; ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച് അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ശ്രദ്ധ ഈ പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു പിഡിഎഫ് ഫയലിന്റെ <http://chayilyam.com/wikipedia/Base-Map-Kerala.zip>ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്‌മാപ്പിൽ ഇല്ല. എല്ലാ ജില്ലാഘടകങ്ങളിലും അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന് കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല. സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും. അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു ഗുണവും ഇല്ലാ എന്നു പറയാം. മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം അടുത്ത വിക്കി മീറ്റില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി തുടരാം. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l ---------- Forwarded message ---------- From: "sugeesh | സുഗീഷ് *" &lt;sajsugeesh(a)gmail.com&gt; To: Malayalam Wikimedia Project Mailing list < wikiml-l(a)lists.wikimedia.org&gt; Date: Fri, 29 Apr 2011 00:59:08 +0530 Subject: Re: [Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം . ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം, അല്പം ബുദ്ധിമുട്ട് ആണേലും; സർക്കാരിന്റെ കാര്യം ഇപ്പോഴൊന്നും നടക്കാൻ പോകുന്നില്ല.......... രണ്ടും മൂന്നും പഞ്ചായത്തുകളുടേ ഭരണം നടത്തുന്ന ബ്ലോക്ക് പഞ്ചായ്ത്തിൽ പുതിയതായി കൂട്ടിച്ചാർക്കപ്പെട്ട പഞ്ചായത്തുകളുടെ രേഖാ ചിത്രങ്ങൾ കാണും. അതും നല്ല വ്യക്തതയുള്ളവ.. അതിന്റെ ഒരു ഫോട്ടോ എടുത്ത് ട്രേയ്സു ചെയ്ത് മാപ്പ് ആക്കി അത് കൂട്ടിച്ചേർത്താൽ മതിയാകും....... ഇത് എന്റെ മാത്രം അഭിപ്രായമാണ്......... പൊട്ടത്തരമാണേൽ ക്ഷമിക്കുക.......... 2011/4/29 Rajesh K &lt;rajeshodayanchal(a)gmail.com&gt; അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൈയിലുള്ള ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു ബോധ്യമാവുകയും ചെയ്തു. കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു. 2011/4/28 ajaykuyiloor &lt;ajaykuyiloor(a)gmail.com&gt; > ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ > വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച് > അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ > ശ്രദ്ധ ഈ പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ > നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു > പിഡിഎഫ് ഫയലിന്റെ <http://chayilyam.com/wikipedia/Base-Map-Kerala.zip>ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള > ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ > കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ > നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്‌മാപ്പിൽ ഇല്ല. > > എല്ലാ ജില്ലാഘടകങ്ങളിലും അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന് > കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല. > സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു > സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും > ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന > ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും. > അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു > ഗുണവും ഇല്ലാ എന്നു പറയാം. > > മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം അടുത്ത വിക്കി മീറ്റില്‍ ഒരു > തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി > തുടരാം. > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l(a)lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l - sugeesh surat, gujarat 09558711710 _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l -------------------------------------------------------------------------------------- *ജോണ്‍സന്‍ എ ജെ ,, എറണാകുളം, ൨൮ ഏപ്രില്‍ ൨൦൧൧. * ഭൂപടനിർമ്മാണം എന്ന വിക്കി പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ഒരു സമൂഹം ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗത്തിന്റെ " ഹെല്‍ത്ത്‌ മാപ്" തയ്യാറാക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട് ഇതിലേക്കായി, പഞ്ചായത്ത് ,വില്ലജ് ആപ്പീസുകളില്‍ നിന്നും അതതു പ്രദേശത്തിന്റെ ഭൂപടം ലഭിച്ചു. അതതു പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണങ്ങളില്‍ മിക്കതിലും അപ്പോഴപ്പോള്‍ പരിഷ്ക്കരിച്ച ഭൂപടം ലഭ്യമാണ്. പഞ്ചായത്തിന്റെ അതിരുകള്‍ ,പ്രധാന റോഡുകള്‍, വാര്‍ഡുകളുടെ അതിരുകള്‍ എന്നിവക്കപ്പുറമൊന്നും ഭൂപടങ്ങളില്‍ ഇല്ലായിരുന്നു . അനുപാതം (scale), ദിക്കുകള്‍ എന്ന അടിസ്ഥാന വിവരങ്ങള്‍ പോലും പലതിലും ഇല്ലായിരുന്നു. ഈ പരിമിതികള്‍ പരിഹരിക്കുന്നതിലേക്ക് , ഗൂഗിളിന്റെ map , sattallite image എന്നിവയെ ആണ് superimpose ചെയ്തു ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്. നമ്മുടെ വീടും, വീടിന്റെ അടുത്തുള്ള മരവും. റോഡിലെ വാഹനങ്ങള്‍ വരെ നമുക്ക് തിരിച്ചറിയാന്‍ കഴിയും.വികസന ആവശ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഭൂപടമാണാവശ്യം . അതിന്റെ dimensions വിവരണാതീതമാണ് ഇന്നലെ ആലപ്പുഴ ഉണ്ടായ ജപ്പാന്‍ ജ്വരം ഏതൊക്കെ വീടുകളിലായിരുന്നു ? അതില്‍ ഏതൊക്കെ വീടുകളില്‍ താറാവുകളെ വളര്‍ ത്തുന്നൊണ്ട് ?. സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകനും ദില്ലിയിലെ പകര്‍ച്ചരോഗ നിയന്ത്രണ കേന്ദ്രത്തിനും ഇത്തരത്തിലുള്ള ഒരു ഭൂപടം എത്ര മാത്രം ഉപയോഗപ്രദമായിരിക്കും. ഞാന്‍ ഇപ്പോള്‍ കാസര്‍ ഗോട് ഒടയഞ്ചാലില്‍ പോയിട്ട് വന്നതേ ഉള്ളു. രാജേഷിന്റെ വീട് താഴെ പറയുന്ന എന്തിന്റെ/ സ്ഥലത്തിന്റെ അടുത്താണ് ? എത്രാമത്തെ വീടാണ് ? ആരുടേയും സഹായം ഇല്ലാതെ എനിക്ക് അവിടെ വരാനാണ് ? " ബസ്‌ സ്ടാണ്ടും , തൊട്ടു പടിഞ്ഞാറുള്ള സ്ക്വയര്‍ പോലുള്ള സ്ഥലം, കോടം ബേലൂര്‍ പഞ്ചായത്ത് ആപ്പീസ് , ശിവ ക്ഷേത്രം , വല്യ നെല്‍പ്പാടം , പെരിയ റോഡ്‌, ചെറുപുഴ റോഡ്‌, കട്ട് റോഡ്‌ ,കാഞ്ഞങ്ങാട് പാണതൂര്‍ റോഡ്‌ ... ഇതിന്റെ അടുത്ത്‌ എവിടെ ആണ് ? എത്രാമത്തെ വീടാണ് ? ഭൂപടനിർമ്മാണത്തിന് എന്റെയും പിന്തുണ. -- _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ചോ: സൃഷ്ടിക്രമത്തെപ്പറ്റി വേദങ്ങളില്‍ ഒന്നിനൊന്നു വിരുദ്ധമായി പറയപ്പെട്ടിരിക്കുന്നത്‌ അവയെപ്പറ്റിയുള്ള വിശ്വാസത്തിന്‌ ഹാനികരമാണ്‌. പ്രാരംഭസൃഷ്ടി ആകാശമാണെന്നും, പ്രാണനാണെന്നും ജലമാണെന്നും മാറിമാറിപ്പറഞ്ഞിരിക്കുന്നതെങ്ങനെ തമ്മില്‍ യോജിക്കും? ഉ: ഓരോരോ ഋഷികള്‍ ഓരോരോ കാലങ്ങളില്‍ സൃഷ്ടിക്രമത്തിന്റെ പലവിധ അംശങ്ങളെ ഓരോരു നിലകളില്‍നിന്നുകൊണ്ട്‌ പ്രസ്താവിച്ചിരിക്കുന്നു. അതിനെപ്പറ്റി നാമെന്തിനു ശ്രദ്ധിക്കണം? അഴിവില്ലാത്ത ആത്മസ്വരൂപമേ നാമെന്നതാണ്‌ വേദങ്ങളുടെ അന്ത്യോപദേശം. ചോ: അതിനെപ്പറ്റി എനിക്കൊരു സംശയവുമില്ല. ഉ: അങ്ങനെയാണെങ്കില്‍ സൃഷ്ടിക്രമത്തെപ്പറ്റി പറഞ്ഞതെല്ലാം അനുവാചകരുടെ നിലകള്‍ക്കനുസൃതമായി പലതായി പിരിഞ്ഞു പോകുന്ന അര്‍ത്ഥവാദങ്ങള്‍ മാത്രമാണ്‌. ചോ: നിത്യകര്‍മ്മാനുഷ്ഠാനത്തെകൂടി ന്യായാനുസരണം ചെയ്യാത്ത പാപിയാണ്‌ ഞാന്‍, എന്റെ ജന്മാന്തരം എങ്ങനെയിരിക്കുമോ? ഭഗവാനേ! എന്നെ രക്ഷിക്കണം. ഉ: ‘ഞാന്‍ പാപി’ എന്നു വിചാരിക്കുന്നതെന്തിന്‌? ഈശ്വരനെ വിശ്വസിച്ചാല്‍ ജന്മജന്മവും അദ്ദേഹം രക്ഷിക്കും. ഭാരങ്ങളെയെല്ലാം ഈശ്വരനു സമര്‍പ്പിക്കുക. “നായിര്‍കടൈയാ നായേനൈ നയന്തു നീയേ നീയേയാടുക്കൊണ്ടായ്‌ മായപ്പിറവിയുന്‍ വശമേ വൈത്തിട്ടിരുക്കുമതുവന്റ ആയക്കടവേന്‍ നാനോതാന്‍! എന്നതോ വിങ്കതികാരം കായത്തിടുവായുന്നുടൈയ കഴര്‍കീഴ്‌ വൈപ്പായ് കണ്ണുതലേ” (തിരുവാചകം) (ഞാന്‍ നായെക്കാളും ഹീനനാണെങ്കിലും നീ എന്നെ ഏറ്റെടുത്തു. ഈ ജനനമരണങ്ങള്‍ നിന്റെ നിയമങ്ങളാണ്‌ ഇല്ലെങ്കിലും ഞാനാണോ ഇതെല്ലാം തീര്‍ച്ചപ്പെടുത്തേണ്ടത്‌? എനിക്കെന്തധികാരം? മഹേശ്വര! എന്നെ ഓരോ ദേഹങ്ങളിലിടുന്നത്‌ നീയാണ്‌. നിന്റെ പാദങ്ങളില്‍ നിലയുറപ്പിച്ചു നിറുത്തേണ്ടതും നീയാണ്‌.) ഈ വിശ്വാസം ഉണ്ടായിരിക്കണം. അതു നിങ്ങളെ രക്ഷിക്കും. ചോ: ഭഗവാനേ! എനിക്കു നല്ല വിശ്വാസമുണ്ട്‌. എന്നിട്ടും വിഘ്നങ്ങള്‍ വന്നു ചേരുന്നു. ധ്യാനിക്കാനിരുന്നാല്‍ മയക്കവും ബലഹീനത്വവും ഏര്‍പ്പെടുന്നു. ഉ: നിരന്തരമായി ധ്യാനം ചെയ്താല്‍ അതെല്ലാം മാറും. ചോ: ഒരു വശത്ത്‌ ജോലി വേണ്ടതുണ്ട്‌. അതോടുകൂടി ധ്യാനത്തിലിരിക്കണമെന്നു വിചാരവുമുണ്ട്‌. ഇത്‌ രണ്ടും യോജിച്ചിരിക്കുമോ? ഉ: പൊരുത്തമില്ലാതെ ഒന്നുമില്ല. പഴക്കം കൊണ്ട്‌ പൊരുത്തമാവും. അപ്പോള്‍ വ്യവഹാരമെല്ലാം സ്വപ്നസമാനമായിത്തീരും. എല്ലാ ജീവന്മാര്‍ക്കും രാത്രിയായിരിക്കുമ്പോള്‍ യോഗി ഉണര്‍ന്നിരിക്കും. ഏതില്‍ ജീവന്മാര്‍ ഉണര്‍ന്നിരിക്കുന്നുവോ അത്‌ ഉണ്മയെ അറിയുന്ന യോഗിക്കു രാത്രിയായിരിക്കും എന്നു ഭഗവദ്ഗീത ഈ അനുഭവത്തെ വെളിപ്പെടുത്തുന്നു.
അപരിചിതര്‍ക്ക് ആഥിതേയത്വം നല്‍കുന്ന ഗരീബ് നവാസുകളുടെ സാന്നിദ്ധ്യത്തിലേക്ക് ഒരാൾ കടന്ന് വരിക എന്നത് എന്താണ് അര്‍ത്ഥമാക്കുന്നത്? സാധാരണ ഗതിയിൽ ധാർമ്മികമായ ജീവിതം എന്നത് സാമൂഹിക പെരുമാറ്റ ചട്ടങ്ങളോടും അധികാര സംവിധാനങ്ങളോടും ചേർന്ന് നിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് മനസ്സിലാക്കപ്പെടാറുള്ളത്. പാരമ്പര്യത്തെക്കുറിച്ചും, ധാർമ്മികതയെക്കുറിച്ചുമുള്ള സാമ്പ്രദായികമായ ആലോചനകൾ ഇത്തരം അധീശ ധാർമ്മികതക്ക് പുറത്തുള്ള ജീവിതങ്ങളെ ഉൾകൊള്ളാറില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ സാമൂഹിക ജീവിതത്തെ രൂപപെടുത്തുന്ന ഉച്ചനീചത്വങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക ക്രമത്തെ പല തരത്തിൽ വെല്ലുവിളിക്കുന്ന അനുഭവങ്ങൾ ഫിറോസ് ഷാഹ് കോട്ലയില്‍ കാണാവാനാവും. പേരുകളില്ലാത്ത ആഥിതേയത്വത്തിന്റെ ഇടമായ ഈ സൂഫീ ദർഗകൾ വ്യക്തികൾക്ക് അവരുടെ സാമൂഹിക സ്വത്വങ്ങളിൽ നിന്നും പുറത്ത് കടന്ന് അവരുടെ കുടുംബവും, സാമുദായിക ക്രമങ്ങളും കൽപിച്ച് നൽകിയ സ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും കുതറി മാറുന്നതിനും പുതിയ സ്ഥാനങ്ങൾ സ്വീകരിക്കുന്നതിനുമുള്ള അവസരങ്ങൾ തുറന്ന് നൽകുന്നുണ്ട്. ഫിറോസ് ഷാഹ് കോട്ലയിലെ (അ)സാധാരണ മനുഷ്യർ തിങ്ങിയ വെണ്ണീര്‍ നിറമുള്ള മുടിയും, ചെറിയ മുടന്തുമുള്ള ‘ടോഫി ആന്റി’ കോട്ലയിലെ പ്രധാന സാന്നിധ്യമാണ്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് അവരുടെ താമസം. പഞ്ചാബി മാത്രം സംസാരിക്കുന്ന അവർ എല്ലാ ആഴ്ച്ചയും ഫിറോസ് ഷാഹ് കോട്ലയിലെ കുട്ടികൾക്ക് മിഠായിയുമായിട്ടാണ് വരിക. ‘ടോഫിവാലി ആന്റി’ എന്ന് സ്വയം നൽകിയ പേരിൽ അവർ അഭിമാനം കൊള്ളുന്നത് കാണാം. അവരോട് പഞ്ചാബി ഭാഷയിൽ സംസാരിച്ചത് കൊണ്ടോ, ഈ പരിസരത്ത് വന്ന് എനിക്ക് ആകെയുള്ള പണി ആളുകളുടെ കഥകൾ കേട്ടിരിക്കലോ ആയതാവാം, എന്നോട് അവർ പ്രത്യേകം അടുപ്പം കാണിച്ചിരുന്നു. കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമ്പോള്‍ അവർ എന്റെ അടുത്ത് വരികയും അവരുടെ മക്കളുടെയും പേരമക്കളുടെയും കഥകളും, ഇങ്ങോട്ടുള്ള യാത്രയിൽ സംഭവിച്ച കാര്യങ്ങളും, തകർന്നടിഞ്ഞ ഈ ദർഗയെക്കാൾ എത്രയോ നല്ല അവസ്ഥയിലാണ് പഞ്ചാബിലെ ദര്‍ഗകൾ എന്ന നിരീക്ഷണവും, അവരെ എല്ലാ തവണയും കളിയാക്കുന്ന അജയ്ക്കെതിരെയുള്ള പരാതിയും അടക്കം എണ്ണമറ്റ വിശേഷങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കും. ഒരു വൈകുന്നേരം പതിവ് സംസാരങ്ങളിൽ നിന്ന് മാറി തന്റെ ബാഗില്‍ നിന്ന് ഇരുപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു യുവാവിന്റെ ബ്ളാക് ആന്റ് വൈറ്റ് ഫോട്ടോയും പുറത്തെടുത്തു. അവരുടെ ഇളയ മകന്റെ ചിത്രമായിരുന്നു അത്. അവന് വേണ്ടി ഒരു പെണ്ണിനെ നോക്കികൊണ്ടിരിക്കുകയായിരുന്നു അവർ. എന്തോ അത്യാവശ്യത്തിനായി ഓള്‍ഡ് ഡല്‍ഹിയിലെ ഒരു കല്യാണ വീട്ടിൽ നിന്നും പോയതായിരുന്നു അവൻ. തന്റെ കൂട്ടുകാരനായ വധുവിന്റെ സഹോദരനോട് പേടിക്കേണ്ടതില്ല, ഞാൻ പോയി കൊണ്ടുവരാമെന്ന് പറഞ്ഞ് ഒരു സ്‌കൂട്ടറുമായി അവൻ പുറത്തിറങ്ങി. കാറിൽ പോവാം എന്ന് പറഞ്ഞപ്പോൾ ഓൾഡ് സിറ്റിയിലെ ഇടുങ്ങിയ നിരത്തിലൂടെ കാര്‍ ഓടിക്കാന്‍ പ്രയാസമാവും എന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. ഒരു ന്യൂ ഇയർ രാവ് ആയിരുന്നു അത്. “ആ ബ്ലൂ ലൈന്‍ ബസ്സിലെ ഡ്രൈവര്‍ കുടിച്ചിട്ടുണ്ടാവും, അയാൾ എന്റെ മകനെ ഇന്ത്യാ ഗൈറ്റില്‍ വെച്ച് കൊന്ന് കളഞ്ഞു, ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു ന്യൂ ഇയർ രാത്രിയിൽ” അവർ കുട്ടിച്ചേര്‍ത്തു. “ഈ കഥ ചുരുങ്ങിയത് ഇരുപത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാവും, ഈ ഫോട്ടോയും ഞങ്ങളെ ഒരുപാട് തവണ കാണിച്ചിട്ടുണ്ട്” യൂനുസ് ഇടയില്‍ കയറി പറഞ്ഞു. “ഇരുപത് വര്‍ഷമായി എനിക്ക് ഭ്രാന്തായിക്കൊണ്ടിരിക്കുകയാണ്, ഈ കഥ ഞാൻ ഇനിയും പറഞ് കൊണ്ടിരിക്കും” അവർ അൽപ്പം ഉച്ചത്തിൽ പ്രതികരിച്ചു പറഞ്ഞു. ഇത്തവണ ശബ്ദം ചെറുതായി ഇടറിയിരുന്നു. യൂനുസ് അൽപ്പം ദേഷ്യത്തിലാണ് മറുപടി പറഞ്ഞത്: “എല്ലാവരും ഇത്പോലെ നഷ്ടങ്ങൾ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴച്ചക്കിടയിൽ രണ്ട് മരണ വീട്ടിൽ പോയിട്ടാണ് ഞാൻ വരുന്നത്. ഒന്ന് അക്തറിന്റെ സഹോദരനായിരുന്നു. അയാൾക്ക് അൽപ്പം പ്രായം ആയത് കാരണം എന്നെ വല്ലാതെ ബാധിച്ചില്ല. രണ്ടാമത്തേത് എന്റെ അയല്‍പക്കകാരനായ ഒരു ചെറുപ്രായക്കാരന്റെത് ആയിരുന്നു. തലച്ചോറിലെ രക്തപ്രവാഹം കാരണമായിരുന്നു അവന്റെ മരണം. മൂന്ന് ഹോസ്പിറ്റലുകളിൽ പോയിട്ടും കെട്ടിവെക്കാൻ പണമില്ലാത്തത് കാരണം ആരും അവനെ അഡ്മിറ്റ് ചെയ്തില്ല. അവസാനം ലോൺഡ്രിയിൽ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്ക് ശേഷം വില്ലിംങ്ടണ്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിക്ക് അഡ്മിറ്റ് ചെയ്‌തെങ്കിലും അർദ്ധരാത്രി ആയപ്പോഴേക്കും അവന്‍ മരണപ്പെട്ടു. പിന്നെ എന്റെ മടിയില്‍ കളിച്ചു വളര്‍ന്ന ഇളയ അനുജനും മരണപ്പെട്ടിട്ടുണ്ട്. എന്റെ കൈ കൊണ്ട് തന്നെ ഞാന്‍ അവനെ പണി എടുക്കാന്‍ പഠിപ്പിച്ചിരുന്നു. അവന്‍ എന്നെക്കാള്‍ വളര്‍ന്നു, എന്നെക്കാള്‍ എല്ലാത്തിലും മുമ്പിലെത്തി, പക്ഷെ ഈ ലോകത്തോട് വിട പറയുന്നതിലും അവന്‍ എന്നെ പിന്നിലാക്കി. കഴിഞ്ഞ വര്‍ഷമാണ് അവന്‍ മരിച്ചത്. രണ്ട് ഇളയ മക്കളെ തനിച്ചാക്കിയിട്ടാണ് അവന്‍ ഇവിടം വിട്ട് പോയത്. എന്ന് വെച്ച് എല്ലാ സമയവും ഞാൻ ഇവിടെ വന്ന് അവനു വേണ്ടി കരഞ്ഞിരിക്കുകയാണോ വേണ്ടത്?” പിന്നീട് സംസാരിച്ചത് അജയ് ആയിരുന്നു.തന്റെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ കുറിച്ചും, എല്ലാ സമയത്തും വീട്ടിന് പുറത്തായതിനാൽ മരണം അറിയാൻ കഴിയാതിരുന്നതിനെക്കുറിച്ചും അയാൾ സംസാരിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പ് ഭക്ഷണവും കഴിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ ആരോ അയാളെ കണ്ടെത്തി മരണ വാര്‍ത്ത അറിയിച്ചപ്പോള്‍ ‘ഭക്ഷണം കഴിച്ചിട്ട് അല്‍പം കഴിഞ്ഞിട്ട് പോകാം’ എന്ന അമ്മയുടെ വാക്കുകളായിരുന്നു അയാളുടെ മനസ്സ് നിറയെ. മരണവാര്‍ത്ത അറിഞ്ഞതിന് ശേഷവും അജയ് വീട്ടിലേക്ക് പോയില്ല. ഒരു വാടക സൈക്കിളില്‍ രാത്രി മുഴുവന്‍ എല്ലാവരേയും ഈ മരണ വാർത്ത അറിയിക്കാനായി ഓടിക്കൊണ്ടിരുന്നു. അജയ് പറഞ്ഞവസാനിപ്പിക്കുമ്പോൾ എല്ലാവരും ഒരു നിമിഷം നിശബ്ദരായി. അവരോട് യാത്ര പറഞ്ഞു പിരിയാൻ ഞാൻ ആ അവസരം ഉപയോഗപ്പെടുത്തി. കോട്ലയുടെ ഗൈറ്റ് കടന്നതോടെ അത് വരെ തടഞ്ഞുവെച്ച എന്റെ കണ്ണുനീര്‍ പൊട്ടിയൊലിച്ചു. ആ കണ്ണുനീർ സംഭാഷണത്തില്‍ കേട്ട കാര്യങ്ങൾ കാരണമായിരുന്നില്ല, മറിച്ച് ആ സംഭാഷണത്തില്‍ പറയാതെ പോയ കാര്യങ്ങളെ ഓര്‍ത്ത് കൂടെ ആയിരുന്നു. ആ ചെറിയ ഒത്തുകൂടലിലെ പതിവ് അംഗം എന്ന നിലയിൽ രൂപപ്പെട്ട വ്യക്തിപരമായ അറിവുകളും അടുപ്പവും ആ നിറഞ്ഞ് ഒഴുകലിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അമ്മ മരിക്കുന്ന അവസരത്തിൽ വീട്ടില്‍ ഇല്ലാതിരിക്കാൻ കാരണം യഥാർത്ഥത്തിൽ അജയ് ഒരിക്കലും വീട്ടിൽ പോവാറില്ല എന്നതായിരുന്നു. ജീവിതത്തിൽ കാര്യമായിട്ടൊന്നും നേടാൻ അയാൾക്കായിട്ടില്ല. നാല്‍പത് വയസ്സായിട്ടും ഒരു ജോലിയോ ഭാര്യയോ ഇല്ലാത്ത അയാൾ ജ്യേഷ്ടന്റെ കുടുംബ ത്തോട് കൂടെയാണ് താമസിക്കുന്നത്. സഹോദരന്റെ മക്കളടക്കം ആ വീട്ടിലുള്ളവരെല്ലാം അയാളോട് ശണ്ഠ കൂടുകയും, കയർത്ത് സംസാരിക്കുകയും ചെയ്യും. വീട്ടിൽ വഴക്കുകളുണ്ടാവൽ പതിവാണ്. വഴക്കുണ്ടാവുമ്പോൾ അജയ് വീട് വിട്ടിറങ്ങും. നഗരത്തിൽ അലഞ്ഞും, മദ്യപിച്ചും, ജമാ മസ്ജിദിന്റെ മുന്നിൽ കിടന്നും സമയം കഴിക്കും. ഒടുവിൽ എല്ലാവരും ഉറങ്ങുന്ന സമയമാവുമ്പോൾ തിരിച്ച് വന്ന് വീടിന് പുറത്ത് കിടന്നുറങ്ങും. രാവിലത്തെ ചായ മിക്കവാറും വീടിന് വെളിയില്‍ തന്നെയാവും. മാതാവിന്റെ മരണ ശേഷം കാര്യങ്ങള്‍ കൂടുതൽ വഷളായിരിക്കാനാണ് സാധ്യത. ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ട് അനാഥനായാണ് അയാൾ വളർന്നത്. ഫിറോസ് ഷാഹ് കോട്ലയില്‍ പക്ഷെ അയാൾക്ക് എപ്പോഴും കടന്നുവരാം. ഇവിടെ അയാൾക്ക് ജീവിതത്തിന് അർത്ഥമുണ്ട്. ഒരു രാഷ്ട്രീയക്കാരനും ഹോട്ടല്‍ ഉടമയുമായ ബാബുജിക്ക് വേണ്ടി ഇവിടെ എല്ലാ ആഴ്ച്ചയും ഭക്ഷണം വിതരണം ചെയ്യുന്നത് അജയ് ആണ്. തനിക്ക് കിട്ടുന്ന തുച്ചമായ പണം കൊണ്ട് ആളുകൾക്ക് ചായ വാങ്ങിക്കൊടുക്കാനും ഉള്ളതിൽ നിന്നും ധാനം ചെയ്യാനും അവസരങ്ങളുണ്ട്. ഇവിടെ അയാളുടെ തമാശകൾ കേട്ട് ചിരിക്കാൻ സുഹൃത്തുക്കളുണ്ട്. കുടുംബത്തിലേത് പോലെ അപമാനിതനായി പുറത്ത് കടക്കേണ്ടതുമില്ല. ടോഫി ആന്റിക്ക് മറ്റൊരു മകനിൽ ഒരു പേരമകനുണ്ട്. ഫിറോസ് ഷാഹ് കോട്ലയില്‍ നിന്നും അവർ കൊണ്ടുവരുന്ന മധുരച്ചോർ പേരമകന് ഇഷ്ടമാണ്. മരുമകൾ നോയിഡയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നതിനാൽ പേരമകനെ നോക്കാനും ലാളിക്കാനുമുള്ള ഉത്തരവാദിത്വം അവർക്കാണ്. സാമ്പത്തികാഭിവൃദ്ധിയിൽ ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന സന്തോഷകരമായ ആ കുടുംബത്തിനകത്ത് ഇരുപത് വർഷങ്ങൾക്ക് മുൻപ്, തന്റെ പേരമകൻ ജനിക്കുന്നതിന് മുൻപ് നഷ്ടപ്പെട്ട തന്റെ ഇളയ മകനെക്കുറിച്ചുള്ള വേദനകൾ പങ്കുവെക്കാൻ അവർക്ക് ഇടങ്ങളില്ല. അതിനാല്‍, തന്റെ മകന്റെ മരണത്തിന് കാരണമായ ബ്ലൂ ലൈന്‍ ബസ്സ് കയറി ദർഗയിലെ ബാബയോടും തന്നെ കേൾക്കാൻ തെയ്യാറുള്ള ഓരോരുത്തരോടും തന്റെ വേദനയുടെയും നഷ്ടത്തിന്റെയും കഥ ആവര്‍ത്തിക്കാനായി, മകന്റെ ഫ്രയിം ചെയ്ത ചിത്രവും ഒരു പിടി മിഠായികളുമായി എല്ലാ ആഴ്ച്ചയിലും ആ സ്ത്രീ ഇവിടെയെത്തും. യൂനുസ് അവരോട് നിര്‍ത്താന്‍ പറയുകയും ഈ കഥ ഞാന്‍ ഇരുപത് പ്രാവശ്യം ആദ്യമേ കേട്ട് കഴിഞ്ഞിട്ടുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു എങ്കിലും അവരെല്ലാവരും അടുത്ത തവണയും ആ കഥ മുഴുവനും കേൾക്കും. ദു:ഖത്താല്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നു അവർ. ഭ്രാന്തന്മാർക്ക് ഇവിടെ അവരുടേതായ അവകാശങ്ങളുണ്ട്, മറ്റുള്ളവരെക്കാൾ. യൂനുസിന്റെ അവസ്ഥയും സമാനമാണ്. പുറത്ത് ശാന്തനാണെന്ന് തോന്നിക്കുകയും ആന്റിയോട് മരണം എന്നത് ഒരു അനിവാര്യതയാണെന്നും, എല്ലാവരും മരിക്കുമെന്നും ഉപദേശിക്കുകയും ചെയ്യുമെങ്കിലും തന്റെ സഹോദരന്റെ മരണത്തിന്റെ സങ്കടത്തിൽ നിന്നും അവൻ ഇതുവരെ മുക്തനായിട്ടില്ല എന്നതാണ് യാഥാർഥ്യം. സഹോദരന്റെ ചികിത്സക്കായി പതിനായിരത്തോളം രൂപ ചിലവഴിച്ചതിന്റെ കടത്തിൽ നിന്ന് ഇന്നും അയാൾ കര കയറിയിട്ടില്ല. സ്ഥിര ജോലി നഷ്ടമായ അയാൾ ഒരു മദ്യപാനി ആയി മാറുകയും പലപ്പോഴും കുടിച്ച് റോഡരികിൽ ബോധം നഷ്ടപ്പെട്ട് കിടക്കുകയും ചെയ്തു. അയല്‍പക്കക്കാർ ഇന്ന് അയാളെ ഒരു മുഴുകുടിയനായിട്ടാണ് കാണുന്നത്. ഓള്‍ഡ് ഡല്‍ഹിയില്‍ യൂനുസ് താമസിക്കുന്നതിന് തൊട്ട് അപ്പുറത്താണ് അക്തര്‍ താമസിക്കുന്നത്. “പക്ഷെ ഞാന്‍ മൊഹല്ലയിൽ വെച്ച് അവനോട് സംസാരിക്കാറില്ല, ഇവിടെ വെച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. അല്ലെങ്കിൽ ഏത് തരത്തിലുള്ള ആളുകളുമായിട്ടാണ് തന്റെ കൂട്ട് എന്ന് നാട്ടുകാര്‍ ചോദിക്കും. ഞങ്ങൾ രണ്ട് പേരും ഒന്നിച്ചാണ് ദർഗയിൽ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് അവരോട് എങ്ങനെ പറയും” അക്തര്‍ പറഞ്ഞു. ” സത്യത്തിൽ ഞാനാണ് അവനെ ഇവിടേക്ക് എന്റെ കൂടെ വരാന്‍ പ്രോത്സാഹിപ്പിക്കാറുള്ളത്. അങ്ങനെയെങ്കിലും അവന്റെ കുടി കുറച്ചെങ്കിലും കുറഞ്ഞു കിട്ടിയേക്കാം” അക്തർ കൂട്ടിച്ചേർത്തു. മൊഹല്ലയില്‍ യൂനുസ് പേരുദോഷമുള്ള കുടിയനായിരിക്കാം, പക്ഷെ കോട്ലയിലെ സൂഫി ദര്‍ഗയില്‍ അയാൾ സ്വീകാര്യനാണ്. അക്തറിനും ഇവിടെ അയാളോട് സംസാരിക്കാൻ മടിയൊന്നുമില്ല. അജയ്ക്ക് കുടുംബത്തിലെ കലഹങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും മോചനം നേടി മറ്റൊരാളായി മാറാം. ടോഫി ആന്റിക്ക് ഇവിടെ വെച്ച് മകനെ ഓര്‍ത്ത് കരയാം, തന്റെ സങ്കടക്കഥ പല തവണ ആവർത്തിച്ച് പറയാം, മറ്റുള്ളവർക്ക് തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും കത്തുകളിലാക്കി ജിന്നുകൾക്ക് വായിക്കാനായി, പരിഹാരവും പ്രതീക്ഷിച്ച് ആ ദർഗയിലെ ഇരുണ്ട ചുമരുകളിൽ തൂക്കിവെക്കുകയും ചെയ്യാം.
ഭൂമി ഉരുണ്ടതാണെന്ന് നാമെല്ലാം പഠിച്ചിട്ടുണ്ട്. നമ്മളുടെ കാഴ്ചയിൽ ഭൂമി പരന്നിട്ടാണ്. ഭൂമിയെ മുഴുവനായി കണ്ടുകൊണ്ട്, അത് ഉരുണ്ടതാണോ എന്ന് തീർച്ചപ്പെടുത്താൻ ഭൂമിയിൽ നിന്നുകൊണ്ട് സാധിക്കില്ല. അതിന് ബഹിരാകാശത്തെത്തി ഭൂമിയെ നോക്കേണ്ടിവരും. ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളുമൊക്കെ ഉണ്ടായിട്ട് നൂറു വർഷങ്ങൾ പോലുമായിട്ടില്ല. ആദ്യമായൊരു മനുഷ്യൻ ഭൂമിയെ ചുറ്റി സഞ്ചരിച്ചത് 16-ാം നൂറ്റാണ്ടിലാണ്. അതിനും ആയിരത്തഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പേതന്നെ ഭൂമി ഉരുണ്ടതാണെന്ന് മനുഷ്യൻ മനസ്സിലാക്കിയിരുന്നു. നേരിട്ട് കാണാതെയും ചുറ്റി സഞ്ചരിക്കാതെയും എങ്ങനെയാണ് ഭൂമിയുടെ ഗോളാകൃതി അവർ മനസ്സിലാക്കിയത്? ബുദ്ധിപരമായ ചില ഊഹങ്ങളാണ് ഭൂമി ഉരുണ്ടതാണെന്ന് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത്. അതിലൊന്നിനെ പറ്റി വായിക്കാം... ഭൂമി, ചന്ദ്രൻ എന്നിവ സൂര്യനുമായി ചേർന്ന് നടത്തുന്ന നിഴൽ നാടകമാണ് ഗ്രഹണങ്ങൾ എന്നറിയാമല്ലോ. സൂര്യപ്രകാശം പതിച്ചുണ്ടാകുന്ന ഭൂമിയുടെ നിഴൽ എപ്പോഴെങ്കിലും ചന്ദ്രനിൽ വീഴാനിടയായൽ ചന്ദ്രഗ്രഹണം ഉണ്ടാകും. മറിച്ച് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിച്ചാൽ സൂര്യഗ്രഹണവും സംഭവിക്കും. ഇക്കാര്യം ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ ജ്യോതി ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിരുന്നു. നിഴലിന്റെ ആകൃതി നിരീക്ഷിച്ചാൽ, നിഴലുണ്ടാക്കുന്ന വസ്തുവിന്റെ രൂപം മനസ്സിലാക്കാനാകുമല്ലോ. സൂര്യഗ്രഹണ സമയത്തു ഭൂമിയിൽ പതിക്കുന്ന ചന്ദ്രന്റെ നിഴലിന്റെ ആകൃതി പൂർണ്ണമായി കണ്ടു മനസ്സിലാക്കാൻ ഭൂമിയിൽ നിൽക്കുന്ന നമുക്ക് കഴിയില്ല. എന്നാൽ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴൽ നമുക്ക് ഭൂമിയിൽ നിന്നും നോക്കി കാണാം. വൃത്താകൃതിയിലുള്ള നിഴലാണ് എല്ലാ ചന്ദ്രഗ്രഹണ സമയത്തും ചന്ദ്രനിൽ പതിക്കുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് മനസ്സിലായി. ഏതു രൂപത്തിനാണ് എല്ലായ്പ്പോഴും വൃത്താകൃതിയിലുള്ള നിഴൽ സൃഷ്ടിക്കാനാവുക? നാണയം പോലെ പരന്ന് വട്ടത്തിലുള്ള ഒരു വസ്തുവിനും പന്തുപോലെ ഗോളാകൃതിയിലുള്ള ഒരു വസ്തുവിനും വൃത്താകൃതിയിലുള്ള നിഴലുണ്ടാക്കാനാകും. അങ്ങനെയെങ്കിൽ, ഭൂമിയുടെ ആകൃതി പരന്ന് വട്ടത്തിലുള്ളതോ ഗോളാകാരമോ ആകണം. ഇതിൽ ഏതാണെന്ന് എങ്ങനെ തീർച്ചപ്പെടുത്തും? ഒരു നാണയത്തിന്റെ നിഴൽ എപ്പോഴും വൃത്താകാരമായിരിക്കില്ല ഇരുട്ടുള്ള ഒരു മുറിയിൽ ഭിത്തിക്കുനേരെ ഒരു ടോർച്ച് തെളിച്ചിരിക്കുന്നു എന്നു കരുതുക. വെളിച്ചം പതിക്കുന്ന പാതയിൽ ഒരു നാണയം ചരടിൽ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും സങ്കല്പിക്കുക. അപ്പോൾ നാണയത്തിന്റെ നിഴൽ ഭിത്തിയിൽ വീഴാനിടയാകും. നാണയം കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ, നിഴലിന്റെ ആകൃതി എല്ലായ്പ്പോഴും വൃത്താകാരമാകുമോ? നാണയത്തിന്റെ പരന്നഭാഗം ടോർച്ചിന് നേരെ വരുമ്പോൾ മാത്രമാണ് വൃത്താകാരമായ നിഴലുണ്ടാവുക. നാണയത്തിന്റെ അരികാണ് ടോർച്ചിനു നേരെ വരുന്നതെങ്കിൽ, അതിന്റെ നിഴൽ ഒരു വരപോലെയാകും കാണപ്പെടുന്നത്. മറ്റവസരങ്ങളിൽ ദീർഘവൃത്താകാരമായ നിഴലുകളാണ് രൂപപ്പെടുന്നത്. മറിച്ച് ഒരു പന്താണ് നിങ്ങൾ കെട്ടിത്തൂക്കിയിടുന്നതെങ്കിലോ, പന്ത് എങ്ങനെയൊക്കെ കറക്കിയാലും ലംബമായി പതിക്കുന്ന അതിന്റെ നിഴലിൽ വൃത്താകാരമായിരിക്കും. അതായത്, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ നിഴൽ എല്ലായ്പ്പോഴും വൃത്താകാരമായി കാണുന്നുവെങ്കിൽ, ആ വസ്തു ഗോളാകാരമാണെന്ന് ഊഹിക്കാം. ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴൽ എല്ലായ്പ്പോഴും വൃത്താകാരമായിരുന്നു. ഇത് നിരീക്ഷിച്ചാണ് ഭൂമിയുടെ ആകൃതി ഗോളമാണെന്ന് പുരാതന ജ്യാതിശാസ്ത്രജ്ഞർ തീർച്ചപ്പെടുത്തിയത്. പ്രകൃതിയിൽ നാം നിരീക്ഷിക്കുന്ന ലളിതമായ പല വസ്തുതകളും ഉപയോഗപ്പെടുത്തി വിഷമകരമായ പല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ സാധിക്കുമെന്നു മനസ്സിലായില്ലെ. ഭൂമി പരന്നതായി തോന്നുന്നത് എന്തുകൊണ്ട്? ഭീമാകാരമായ ഭൂമിയുടെ വളരെ വളരെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് നാം കാണുന്നത്. അതിനാലാണ് ഭൂമി പരന്നതായി നമുക്ക് തോന്നുന്നത്. വളരെ വലിയ ഒരു മത്തങ്ങയിൽ നിന്നും ചെത്തിയെടുത്ത ചെറിയ ഒരു തൊലി, ഒരു കു‍ഞ്ഞനുറുമ്പിന് പരന്നതായി തോന്നാമല്ലോ. ഭൂമിയെ അളന്ന ഇറാത്തോസ്തനീസ് ബി.സി. 276ൽ ജനിച്ച ഇറാത്തോസ്തനീസ് ഭൂമയുടെ ചുറ്റളവ് ഏകദേശം കൃത്യമായി കണ്ടെത്തിയിരുന്നു. ഭൂമിയിൽ രണ്ടു സ്ഥലത്ത് വീഴുന്ന സൂര്യപ്രകാശത്തിന്റെ ചരിവ് വ്യത്യാസം അളന്നാണ് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ചത്. ഭൂമിയുടെ ചുറ്റളവ് നാല്പതിനായിരം കിലോ മീറ്റർ ആണെന്ന് അറിയാമല്ലോ. ഇറാത്തോസ്തനീസ് കണ്ടെത്തിയ അളവ് ഇതിനോട് ഏകദേശം തുല്യമായിരുന്നു. ഉരുണ്ട ഭൂമിയെ ആദ്യമായി നേരിൽ കണ്ട യൂറി ഗഗാറിൻ ഉരുണ്ട ഭൂമിയെ ആദ്യമായി നേരിട്ട് കണ്ടത് ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിനായിരുന്നു, 1961ൽ. വോസ്റ്റോക് എന്ന ബഹിരാകാശ വാഹനത്തിൽ സഞ്ചരിച്ച് ഭൂമിയിൽ നിന്നും ഏകദേശം 169 കി.മീ. അകലെയെത്തിയ ആദ്ദേഹം ഭൂമിയുടെ ഗോളാകൃതി നേരിട്ടുകണ്ടു. പിന്നീട് എത്രയോ ആളുകൾ ഭൂമിയുടെ ഗോളാകൃതി നേരിട്ട് കണ്ടിരിക്കുന്നു. ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച് പകർത്തിയ ഭൂമിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇന്ന് നമുക്ക് ലഭ്യമാണ്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
ചട്ടിയിൽ മീൻ കറി കഴിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും അല്ലെ. അക്കാര്യം ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നവരാണ് നമ്മൾ ഏറെയും. തലേന്നാൾ വെള്ളത്തിൽ ഇട്ടുവെച്ച ചോറും മീൻ കറി യും കൂട്ടി ഒരു … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
സ്പെയിനിലെ ബാഴസലോണയിൽ വെച്ചു നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ് അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുളായ സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9+ അവതരിപ്പിച്ചു. 2018 ലെ ഏറ്റവും പ്രതീക്ഷ അർപ്പിച്ച ഫോണികളിലൊന്നാണ് സാംസങ് ഗാലക്സി എസ് 9 ഉം എസ് 9 പ്ലസും. ഉപഭോക്താക്കൾക്ക് എന്നും പ്രിയപ്പെട്ടതാണ് സാംസങിന്റെ എസ് ശ്രേണി സ്മാർട്ട് ഫോണുകൾ. ഐഫോൺ പത്തിനുള്ള മറുപടി ആയാണ് എല്ലാവരും സാംസങിന്റെ ഗാലക്സി എസ് 9 ഉം എസ് 9 പ്ലസിനെയും കാണുന്നത്. ഗൂഗിൾ പിക്സൽ 2 സ്മാർട്ട് ഫോണുകളോട് കിടപിടിക്കാൻ പോന്ന തരത്തിലാണ് സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ് ഫോണുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഗൂഗിൾ പിക്സൽ 2 കൂടാതെ ഐഫോൺ പത്തും എസ് 9 ന്റെ എതിരാളികൾ എന്ന് പറയാവുന്നതാണ്. രൂപകല്പന സാധാരണയായി സാംസങ് ഓരോ പുതിയ എസ് ശ്രേണിയിലും രൂപകൽപന മാറ്റം വരുത്താറുള്ളതാണ്. എന്നാൽ ഇത്തവണ ആപ്പിളിനെ പോലെ സാംസങും രൂപകല്പനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തീട്ടില്ല. ആപ്പിൾ ഐഫോൺ 6 ൽ ഉപയോഗിച്ച അതേ രൂപകൽപന തന്നെയാണ് ഐഫോൺ 8 വരെയും ഉപയോഗിച്ചത്. എന്നാൽ സാംസങ് അവകാശപ്പെടുന്നത് അവർ എസ് 9 ശ്രേണിയുടെ ഡിസ്പ്ലേ ബെസൽ മുകളിലും താഴെയുമായി കുറച്ചിട്ടുണ്ട് എന്നാണ്. ഇതിനർത്ഥം 90 ശതമാനത്തിൽ കൂടുതൽ ഡിസ്പ്ലേ – ബോഡി അനുപാതം ഉണ്ടെന്നാണ്. സാംസങ് ഗാലക്സി എസ് 9ഉം എസ് 9 പ്ലസും നിർമിച്ചിരിക്കുന്നത് 7000 ശ്രേണിയിലുള്ള പോളിഷ് ചെയ്ത അലൂമിനിയം ബോഡിയിലാണ്. മറ്റുള്ള സാംസങ് ഫോണുകളേക്കാൾ എസ് 9നും എസ് 9 പ്ലസിനും കരുത്തും സംരക്ഷണവും കൂടുതലാണ്. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 കൊണ്ടുള്ള അധിക സംരക്ഷണവും ഉണ്ട്. വെള്ളത്തിലും പൊടിയിലും നിന്നുള്ള സംരക്ഷണങ്ങൾക്ക് വേണ്ടിയുള്ള ഐ പി 68 സെർട്ടിഫിക്കറ്റും എസ് 9 ഫോണുകൾക്കുണ്ട്. പുറകിലുള്ള ക്യാമറയുടെ വലത് വശത്തായി എൽഇഡി ഫ്ലാഷ് ലൈറ്റും ഹൃദയമിടിപ്പും രക്തസമ്മർദവും അളക്കാനുള്ള ഒരു സെൻസറും ഉണ്ട്. ക്യാമറക്കു തൊട്ട് താഴെയായി വിരലടയാള സെൻസറും ഉണ്ട്. ഇത് ഉപഭോകതാക്കൾക്ക് വളരെ അധികം ആശ്വാസമാകും. ഗാലക്സി നോട്ട് 8 ലും എസ് 8 ശ്രേണിയിലും സാംസങ് ഏറെ പഴി കേട്ടത് വിരലടയാള സെൻസറിന്റെ അശാസ്ത്രീയമായ ഘടനായായിരുന്നു. അത് മാറ്റുവാൻ സാംസങ് എസ് 9 ശ്രേണിയിൽ ശ്രമിച്ചത് പ്രശംസനീയമാണ്. ഗൂഗിൽ അസ്സിസ്റ്റന്റിനു പകരമായി നിർമിച്ച സാംസങിന്റെ സ്വന്തം അസിസ്റ്റന്റ് ആയ ബിക്സ്ബി എസ് 9 ഫോണുകളിൽ ഒരു ബട്ടൺ വിളിപ്പാടകലെ സജ്ജമാണ്. ഫോണിന്റെ ഇടത് ഭാഗത്ത് ശബ്ദം നിയന്ത്രിക്കാനുള്ള ബട്ടണുകൾക്ക് താഴെ ആയാണ് ബിക്സ്ബി ബട്ടണിന്റെ സ്ഥാനം. 2017 അവസാനത്തോടു കൂടി കാണാതായി കൊണ്ടിരിക്കുന്ന ഒന്നാണ് ഹെഡ്‍ഫോൺ ജാക്ക്. എന്നാൽ സാംസങ് ഗാലക്സി എസ് 9 ഫോണുകളിൽ ഹെഡ്‍ഫോൺ ജാക്കുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഡിസ്പ്ലേ സാംസങ് എന്നും മികച്ചു നിന്നത് തങ്ങളുടെ ഡിസ്‌പ്ലേയിലും ക്യാമറയിലുമാണ് എന്നുള്ളത് തർക്കമില്ലാത്ത വിഷയമാണ്. സാംസങ് ഗാലക്സി എസ് 9 ഉം എസ് 9 പ്ലസും ആ ഖ്യാതി നിലനിർത്തി എന്ന് നിസ്സംശയം പറയാം. 5.8 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി (Super AMOLED Infinity) ഡിസ്‌പ്ലേ ആണ് സാംസങ് ഗാലക്സി എസ് ഒൻപതിന് ഉള്ളത്. എന്നാൽ 6.2 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി (Super AMOLED Infinity) ഡിസ്‌പ്ലേ ആണ് സാംസങ് ഗാലക്സി എസ് 9 പ്ലസിനുള്ളത്. എസ് 9 ഉം എസ് 9 പ്ലസും എച്ച് ഡി ആർ അനുസൃതമായി പ്രവർത്തിക്കുന്നവയാണ്. 2960 x 1440 പിക്സൽ റെസല്യൂഷനും എസ് 9 നു 568 പി പി ഐ ഉം എസ് 9 പ്ലസിന് 531 പി പി ഐ യുമാണുള്ളത്. എച്ച് ഡി ആറിന്റെയും 2 കെ പിക്സൽ റെസല്യൂഷന്റെയും സഹായത്തോടെ വളരെ മികവാർന്നതും അതിശയിപ്പിക്കുന്നതുമായ ഡിസ്‌പ്ലേയുമായാണ് 2 ഫോണുകളും നമ്മുടെ മുന്നിലെത്തുന്നത്. ഹാർഡ്‌വെയർ ഓരോ രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു തരം സി പി യു ആണ് എസ് 9 ശ്രേണിയിലുള്ള ഫോണുകൾക്കുള്ളത്. ഏറ്റവും ജനപ്രിയമായത് എട്ടു കോറുകൾ ഉള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 സി പി യു ആണ്. ഈ എട്ടു കോറുകളിൽ നാലെണ്ണം 2.4 GHz വേഗതയേറിയ ക്രയോ 385 ഗോൾഡ് (Kryo 385 Gold) ചിപ്സെറ്റും ബാക്കി നാലെണ്ണം 1.7 GHz വേഗതയേറിയ ക്രയോ 385 സിൽവർ (Kryo 385 Silver) ചിപ്സെറ്റുമാണ്. അഡ്രിനോ 630 ജി പി യു ആണ് ഗ്രാഫിക്സിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തേതും എട്ടു കോറുകൾ ഉള്ള എക്സിനോസ് 9810 സി പി യു ആണ്. എക്സിനോസ് സി പി യു നിർമിക്കുന്നത് സാംസങ് തന്നെയാണ്. എന്നാൽ ക്വാൽകോമിന്റെ അത്ര പ്രശസ്തി നേടാൻ എക്സിനോസിന് കഴിഞ്ഞില്ല. എക്സിനോസ് 9810 യിൽ ഉള്ള എട്ട് കോറുകളിൽ നാലെണ്ണം 2.8 GHz വേഗതയുള്ള മൂന്നാം തലമുറയിൽ ഉള്ള മംഗൂസ് (3rd Gen Mongoose) ചിപ്സെറ്റും ബാക്കി നാലെണ്ണം 1.7 GHz വേഗതയേറിയ കോർട്ടക്സ് എ 55 (Cortex A55) ചിപ്സെറ്റുമാണ്. ഗ്രാഫിക്സിനു വേണ്ടി മാലി-ജി72 എം പി18 (Mali-G72 MP18) ജി പി യു ആണുപയോഗിച്ചിരിക്കുന്നത്. ക്യാമറ രൂപകല്പനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല എങ്കിലും ഹാർഡ്‌വെയറിലും ക്യാമറയിലും കാര്യമായ മാറ്റങ്ങൾ സാംസങ് ഗാലക്സി എസ് 9 ഫോണുകളിൽ ഉണ്ട്. ക്യാമറയിൽ എടുത്ത് പറയേണ്ട ഒന്നാണ് ആവശ്യാനുസൃതം മാറ്റുവാൻ കഴിയുന്ന അപ്പേർച്ചർ. സാംസങ് ഈ ക്യാമറയെ വിശേഷിപ്പിക്കുന്നത് സൂപ്പർ സ്പീഡ് ഡ്യൂവൽ പിക്സൽ ക്യാമറ എന്നാണ്. അക്ഷരാർത്ഥത്തിൽ സൂപ്പർ സ്പീഡ് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാമറ തന്നെയാണിത്. സാധാരണയായി എല്ലാ ഫോണുകളും ഫോട്ടോ എടുത്ത് കഴിഞ്ഞാൽ ബാക്കിയുള്ള പ്രക്രിയകളെല്ലാം ചെയ്യുന്നത് ഫോണിന്റെ റാം ഉപയോഗിച്ചാണ്. എന്നാൽ എസ് 9 ഫോണുകളിൽ ഇതിനു വേണ്ടി മാത്രമായി വേറൊരു റാം തന്നെയുണ്ട്. ഇതിനെ ഡിറാം എന്ന് വിളിക്കുന്നു. ഡിറാം ഉപയോഗിച്ച് ഫോട്ടോകളെല്ലാം തന്നെ വളരെ വേഗത്തിൽ എടുക്കുവാനും ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും സാധിക്കുന്നു. ഇത് കൂടാതെ ആവശ്യാനുസരണം മാറ്റാവുന്ന അപ്പേർച്ചർ ആണ് എസ് 9 ഫോണുകളുടെ മറ്റൊരു പ്രത്യേകത. മറ്റുള്ള എല്ലാ ഫോണുകളിലും അപ്പേർച്ചർ മാറ്റി കൊണ്ടിരുന്നത് സോഫ്ട്‍വെയർ ഉപയോഗിച്ചാരുന്നു. എന്നാൽ എസ് 9 ഫോണുകളിൽ ഹാർഡ്‌വെയർ ആയി തന്നെ 2 അപ്പേർച്ചർ മോഡുകൾ ഉണ്ട്. എഫ്/1.5 (f/1.5) ഉം എഫ്/2.4 (f/2.4) ഉം. കൂടുതൽ പ്രകാശമുള്ള സമയങ്ങളിൽ എഫ്/2.4 ലും കുറഞ്ഞ പ്രകാശമുള്ള സമയങ്ങളിൽ എഫ്/1.5 ലും മാറി ഫോട്ടോ എടുക്കുവാൻ എസ് 9 ഫോണുകൾക്ക് കഴിയും. അന്തിമ ഫലം എന്തെന്നാൽ വളരെ മികവാർന്ന ഫോട്ടോകൾ വെളിച്ചം കുറവായാലും കൂടുതലായാലും സുഖമായി എടുക്കാം എന്നുള്ളത് തന്നെ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS), 30 എഫ് പി എസിൽ 2160 പിക്സലിലും 240 എഫ് പി എസിൽ 1080 പിക്സലും അടങ്ങുന്ന വീഡിയോ എടുക്കുന്നതും എസ് 9 നെ മികവുറ്റതാക്കുന്നതിൽ ചിലത് മാത്രം. സൂപ്പർ സ്ലോ മോ വീഡിയോ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ 960 എഫ് പി എസിൽ 720 പിക്സൽ അടങ്ങുന്ന വീഡിയോയും എസ് 9 ഫോണുകൾ കൊണ്ട് എടുക്കാൻ പറ്റും. 12 മെഗാ പിക്സൽ പിൻ ക്യാമറയാണ് സാംസങ് ഗാലക്സി എസ് 9 നുള്ളത്. എന്നാൽ എസ് 9 പ്ലസിന് ഇരട്ട ക്യാമറ സംവിധാനം ആണുള്ളത്. ഒരു 12 എംപി വൈഡ് ആംഗിൾ ലെൻസും പിന്നൊരു 12 എംപി ടെലിഫോട്ടോ ലെൻസുമാണുള്ളത്. ഈ ഇരട്ട ക്യാമറ സംവിധാനം ഉപയോഗിച്ച് വളരെ മികവാർന്ന പോർട്രൈറ്റ് ഫോട്ടോകളും ബൊക്കെ എഫ്ഫക്റ്റുകളും നിർമിക്കാൻ സാധിക്കും. എസ് 9 ശ്രേണിയിൽ പെട്ട 2 ഫോണുകൾക്കും എഫ്/1.7 (f/1.7) അപ്പേർച്ചർ ഉള്ള 8 എംപി മുൻ ക്യാമറ ആണുള്ളത്. 30 എഫ് പി എസിൽ 1440 പിക്സലുള്ള വീഡിയോ ഈ സെൽഫി ക്യാമറ ഉപയോഗിച്ച് എടുക്കാവുന്നതാണ്. സോഫ്റ്റ്‌വെയർ സാംസങ് ഗ്രേസ് യുഎക്സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡിന്റെ ഓറിയോ 8.0 ആണ് എസ് 9 ഫോണുകൾക്കുള്ളത്. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ സാംസങിന്റെ സുരക്ഷാ ആപ്ലിക്കേഷനായ ക്നോക്സ് (Knox) എസ് 9 ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റന്റിനെ മാറ്റി സാംസങ് ബിക്സ്ബി ആണ് വിർച്വൽ അസിസ്റ്റന്റ് ആയി സ്ഥാനമേറ്റിരിക്കുന്നത്. മെമ്മറിയും ബാറ്ററിയും സാംസങ് എസ് 9 നു നാല് ജി ബി റാമും, 3000 എം എ എച്ച് ബാറ്ററിയുമാണ് വരുന്നത്. സാംസങ് എസ് 9 പ്ലസിന് വരുന്നത് ആറ് ജി ബി റാമും 3500 എം എ എച്ച് ബാറ്ററിയുമാണ്. രണ്ടു തരം ഇന്റെർണൽ മെമ്മറി ഓപ്ഷനുകൾ ആണ് എസ് 9 ഫോണുകൾക്ക് ഉള്ളത് – 64 ജി ബി യും 128 ജി ബി യും. മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി 256 ജി ബി വരെ കൂട്ടാവുന്നതാണ്. എ ആർ ഇമോജി ആപ്പിളിന്റെ അനിമോജിക്കുള്ള ഉത്തരമായാണ് സാംസങ് എ ആർ ഇമോജി എന്ന് പേരിട്ടു വിളിക്കുന്ന മനുഷ്യ ഇമോജി സോഫ്റ്റ്‌വെയർ ഇറക്കി ഇരിക്കുന്നത്. രണ്ടു ഓപ്ഷനുകൾ എ ആർ ഇമോജിയിൽ ഉണ്ട്. ഒന്നാമത്തേത് അതിൽ മുന്നേ തന്നെ തയ്യാറാക്കി വച്ചിട്ടുള്ള കഥാപാത്രം ഉപയോഗിച്ച് നമ്മുടെ കണ്ണും വായും അനുകരിക്കുക എന്നുള്ളത്. രണ്ടാമത്തേത് നമ്മുടെ ഫോട്ടോ ഉപയോഗിച്ച് സ്വന്തമായി ഒരു ഇമോജി ഉണ്ടാക്കുക എന്നതും. ഐറിസ് സ്‌കാനർ / ഫേസ് അൺലോക്ക് സാംസങ് എസ് 8 മുതൽ പുറത്തിറക്കിയ സാങ്കേതിക വിദ്യ ആണ് ഐറിസ് സ്കാനർ. നമ്മുടെ കണ്ണുകൾ സ്കാൻ ചെയ്ത് വിശ്വാസ്യത ഉറപ്പ് വരുത്തുന്ന രീതി ആണ് ഐറിസ് സ്കാനർ. ആപ്പിൽ ഐഫോൺ കൊണ്ട് വന്ന ഫേസ് അൺലോക്ക് സാങ്കേതിക വിദ്യ എസ് 9 ഫോണുകളിൽ ഉണ്ടെങ്കിലും അവകാശപ്പെടാൻ പോന്നത്ര മാറ്റങ്ങൾ ഇതിൽ ഇല്ല എന്നതാണ് സത്യം. സ്പീക്കർ സാംസങ് എസ് 8 ഫോണുകളിലും നോട്ട് 8 ഫോണുകളിലും സ്‌പീക്കറുകൾ വളരെ മോശം ആയിരുന്നു. ഫോണിന്റെ കീഴിൽ നിർമിച്ചിരുന്ന ഒരൊറ്റ സ്പീക്കർ ശബ്ദ ഗുണം വളരെ മോശപെട്ടതാക്കി. എന്നാൽ എസ് 9 ഫോണുകളിൽ ഹർമാൻ സ്റ്റീരിയോ നിർമിച്ച എ കെ ജി ഡോൾബി അറ്റ് മോസ് സ്‌പീക്കറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വിലയും ലഭ്യതയും ഇന്ത്യയിൽ ഇത് വരെ സാംസങ് ഔദ്യോഗികമായി എസ് 9 ഫോണുകൾ അറിയിച്ചിട്ടില്ല. എന്നാൽ യു കെ യിലും യു എസ്സിലും ഉള്ളവർക്കു മാർച്ച് 2 മുതൽ പ്രീ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ രൂപ ഏകദേശം 67000 ആണ് സാംസങ് ഗാലക്സി എസ് 9, 64 ജിബി ഫോണിന് വരുന്നത്. ഇന്ത്യൻ രൂപ ഏകദേശം 78000 ആണ് സാംസങ് ഗാലക്സി എസ് 9 പ്ലസ്, 128 ജിബി ഫോണിന് വരുന്നത്. ഇന്ത്യയിൽ എസ് 9 ഫോണുകൾ ഔദ്യോഗികമായി ഇറക്കുമ്പോൾ ഈ വിലകളിൽ മാറ്റം വരാം. സവിശേഷതകൾ ഒറ്റനോട്ടത്തിൽ എസ് 9 എസ് 9 പ്ലസ് ഡിസ്പ്ലേ 5.8 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി, എച്ച് ഡി ആർ 10 അനുസൃതം 6.2 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി, എച്ച് ഡി ആർ 10 അനുസൃതം ഹാർഡ്‌വെയർ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ഒക്റ്റാ കോർ സിപിയു, അഡ്രിനോ 630 ജിപിയു അല്ലെങ്കിൽ സാംസങ് എക്സിനോസ് 9810 ഒക്റ്റാ കോർ സിപിയു, മാലി ജി72 എംപി18 ജിപിയു ക്വാൽകോം സ്നാപ്ഡ്രാഗൺ 845 ഒക്റ്റാ കോർ സിപിയു, അഡ്രിനോ 630 ജിപിയു അല്ലെങ്കിൽ സാംസങ് എക്സിനോസ് 9810 ഒക്റ്റാ കോർ സിപിയു, മാലി ജി72 എംപി18 ജിപിയു ഓഎസ് സാംസങ് ഗ്രേസ് യു എക്സ്, ആൻഡ്രോയിഡ് ഓറിയോ 8.0 സാംസങ് ഗ്രേസ് യു എക്സ്, ആൻഡ്രോയിഡ് ഓറിയോ 8.0 പിൻ ക്യാമറ 12 എംപി വൈഡ് ആംഗിൾ ലെൻസ്, എഫ്/1.5 – എഫ്/2.4, എൽ ഇ ഡി ഫ്ലാഷ് 12 എംപി വൈഡ് ആംഗിൾ ലെൻസ് + 12 എംപി ടെലിഫോട്ടോ ലെൻസ്, എഫ്/1.5 – എഫ്/2.4, എൽ ഇ ഡി ഫ്ലാഷ് മുൻ ക്യാമറ 8 എംപി ലെൻസ്, എഫ്/1.7 8 എംപി ലെൻസ്, എഫ്/1.7 മെമ്മറി, സ്റ്റോറേജ് 4 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി നിർമിത സ്റ്റോറേജ്. മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് കൂട്ടാവുന്നതാണ് 6 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി നിർമിത സ്റ്റോറേജ്. മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് കൂട്ടാവുന്നതാണ് ബാറ്ററി 3000 എം എ എച്ച് 3500 എം എ എച്ച് വില ഏകദേശം 67000 ഇന്ത്യൻ രൂപ ഏകദേശം 78000 ഇന്ത്യൻ രൂപ ഉപസംഹാരം വില ഇത്തിരി കൂടുതൽ ആണെങ്കിലും സാംസങ് ഗാലക്സി എസ് 9 ഫോണുകൾ തീർച്ചയായും ഓരോ സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ്. എസ് 9 ഫോണുകളുടെ വരവോടെ സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിക്ക് ഒരു പുതിയ അധ്യായം തന്നെ ഉണ്ടാകും. Related Articles റിയൽമി വാച്ച് - ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ Leave a Reply Cancel reply You must be logged in to post a comment. Search Recent Post ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിലും - വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോലെ ഇനി ട്വിറ്ററിലും ഉള്ളടക്കങ്ങൾ പങ്കുവെക്കാം ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പിൽ ഒരു മില്യൺ ഡോളർ നിക്ഷേപമിറക്കി ആനന്ദ് മഹീന്ദ്ര ഗൂഗിൾ മാപ്പ് വഴി പറയുക ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയെന്ന് റിപ്പോർട്ട് പോൾ ആപ്പ് (Pol-App) - കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും ഇന്ത്യയിൽ എടിഎം മെഷീനിൽ സ്പർശിക്കാതെ സ്മാർട്ടഫോൺ ഉപയോഗിച്ച് കാശ് പിൻവലിക്കുന്നത് പരീക്ഷിക്കുന്നു കോവിഡ് 19 മുന്നറിയിപ്പുകൾ ഗൂഗിൾ മാപ്പ് സേവനത്തിൽ ലഭ്യമാക്കി ഗൂഗിൾ ഫെയ്‌സ്ബുക്കിൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാം വീഡിയോ എഡിറ്റിങ് ടൂൾ ഉൾപ്പടെ പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം റിയൽമി വാച്ച് - ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ സ്വകര്യ വിവരങ്ങൾ ട്രാക്ക് ചെയ്തതിന് ഗൂഗിളിനെതിരെ 5 ബില്യൺ ഡോളർ നഷ്ടപരിഹാര കേസ്
2022ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യങ്ങൾ , മികച്ച മാർച്ചിംഗ് സംഘം എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സേനാവിഭാഗങ്ങൾ, സിഎ പി എഫ് /മറ്റ് അനുബന്ധ സേനകൾ, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ,കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വിധികർത്താക്കളുടെ മൂന്ന് പാനലുകളെ നിയോഗിച്ചിരുന്നു. പാനലുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി,ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി സി ഐ എസ് എഫ് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നും ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യം മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നിശ്ചല ദൃശ്യങ്ങളെ സംയുക്തമായി ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഒമ്പത് നിശ്ചലദൃശ്യങ്ങൾ പരേഡിൽ പങ്കെടുത്തിരുന്നു. പ്രത്യേക സമ്മാന വിഭാഗത്തിൽ,ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ (CPWD) നിശ്ചല ദൃശ്യം തിരഞ്ഞെടുത്തു. കൂടാതെ, ആദ്യമായി, MyGov പ്ലാറ്റ്‌ഫോമിലൂടെ, ജനപ്രിയ വിഭാഗത്തിലേക്ക് മികച്ച മാർച്ചിംഗ് സംഘത്തെയും മികച്ച നിശ്ചലദൃശ്യത്തെയും തെരഞ്ഞെടുക്കുന്നതിന് വോട്ടുചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു . 2022 ജനുവരി 25 മുതൽ 31 വരെയായിരുന്നു ഓൺലൈൻ വോട്ടെടുപ്പ്. ജനപ്രിയ തിരഞ്ഞെടുപ്പ് അനുസരിച്ച്, മൂന്ന് സേനാവിഭാഗങ്ങളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി ഇന്ത്യൻ വ്യോമസേനയുടെ മാർച്ചിംഗ് സംഘം തിരഞ്ഞെടുക്കപ്പെട്ടു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമെന്ന നിലയിൽ MyGov -വഴി ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് സിആർപിഎഫ് നാണ് . ജനപ്രിയ വിഭാഗത്തിൽ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം ആയി മഹാരാഷ്ട്ര തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം ആയി വാർത്താവിനിമയ മന്ത്രാലയത്തിന്റെ/തപാൽ വകുപ്പിന്റെ നിശ്ചല ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. RRTN/SKY (Release ID: 1795430) Visitor Counter : 232 Read this release in: Tamil , Telugu , English , Urdu , Hindi , Marathi , Bengali രാജ്യരക്ഷാ മന്ത്രാലയം 2022ലെ റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനങ്ങളിലെ മികച്ച നിശ്ചല ദൃശ്യം ആയി ഉത്തർപ്രദേശിനെ തിരഞ്ഞെടുത്തു Posted On: 04 FEB 2022 1:21PM by PIB Thiruvananthpuram ന്യൂ ഡൽഹി, ഫെബ്രുവരി 04, 2022 2022ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യങ്ങൾ , മികച്ച മാർച്ചിംഗ് സംഘം എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സേനാവിഭാഗങ്ങൾ, സിഎ പി എഫ് /മറ്റ് അനുബന്ധ സേനകൾ, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ,കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വിധികർത്താക്കളുടെ മൂന്ന് പാനലുകളെ നിയോഗിച്ചിരുന്നു. പാനലുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി,ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി സി ഐ എസ് എഫ് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നും ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യം മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നിശ്ചല ദൃശ്യങ്ങളെ സംയുക്തമായി ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഒമ്പത് നിശ്ചലദൃശ്യങ്ങൾ പരേഡിൽ പങ്കെടുത്തിരുന്നു. പ്രത്യേക സമ്മാന വിഭാഗത്തിൽ,ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ (CPWD) നിശ്ചല ദൃശ്യം തിരഞ്ഞെടുത്തു. കൂടാതെ, ആദ്യമായി, MyGov പ്ലാറ്റ്‌ഫോമിലൂടെ, ജനപ്രിയ വിഭാഗത്തിലേക്ക് മികച്ച മാർച്ചിംഗ് സംഘത്തെയും മികച്ച നിശ്ചലദൃശ്യത്തെയും തെരഞ്ഞെടുക്കുന്നതിന് വോട്ടുചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു . 2022 ജനുവരി 25 മുതൽ 31 വരെയായിരുന്നു ഓൺലൈൻ വോട്ടെടുപ്പ്. ജനപ്രിയ തിരഞ്ഞെടുപ്പ് അനുസരിച്ച്, മൂന്ന് സേനാവിഭാഗങ്ങളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി ഇന്ത്യൻ വ്യോമസേനയുടെ മാർച്ചിംഗ് സംഘം തിരഞ്ഞെടുക്കപ്പെട്ടു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമെന്ന നിലയിൽ MyGov -വഴി ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് സിആർപിഎഫ് നാണ് . ജനപ്രിയ വിഭാഗത്തിൽ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം ആയി മഹാരാഷ്ട്ര തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം ആയി വാർത്താവിനിമയ മന്ത്രാലയത്തിന്റെ/തപാൽ വകുപ്പിന്റെ നിശ്ചല ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു.
കൗമാരപ്രായക്കാരുടെ ആരോഗ്യവും ഭാവിയും സുരക്ഷിതമാക്കുന്നതിന് സാമൂഹികക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'രാജീവ് ഗാന്ധി സ്‌കീം ഫോര്‍ എംപവര്‍മെന്റ് ഓഫ് അഡലെസന്റ് ഗേള്‍സ്' - 'സബല' പദ്ധതിയില്‍ 11 നും 18 നുമിടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് അംഗമാകാം. അങ്കണവാടികള്‍ മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരം, ശാക്തീകരണ ക്ലാസുകള്‍, ആരോഗ്യ - ശുചിത്വ - കുടുംബ - ശിശുസംരക്ഷണ ക്ലാസുകള്‍, ജീവിത നിപുണി പരിശീലനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പൊതുജന കാര്യങ്ങളെക്കുറിച്ചുളള ബോധവത്ക്കരണം എന്നിവയാണ് നല്‍കുന്നത്. ഓരോ പ്രദേശത്തും നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വെയില്‍ ഏതെങ്കിലും കാരണത്താല്‍ ഉള്‍പ്പെടാത്തവര്‍ക്കും എ.പി.എല്‍. - ബി.പി.എല്‍. വ്യത്യാസമില്ലാതെ പദ്ധതിയില്‍ അംഗമാവാം. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12ന് ശേഷം അങ്കണവാടികൡലത്തി ക്ലാസുകളില്‍ പങ്കെടുക്കണം. സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒണ്‍ട്രെെപ്രനോര്‍ഷിപ് ഡെവലപ്‌മെന്റ് (സ്റ്റെഡ്) ഉം മറ്റ് അംഗീകൃത വൊക്കേഷനല്‍ ട്രെയിനിങ് പ്രൊവൈഡര്‍ (വി.റ്റി.പി.) മാരുമാണ് ക്ലാസുകള്‍ നടത്തുന്നത്. ക്ലാസിന് ശേഷം ഒരാഴ്ച്ചയ്ക്കുളള പോഷകാഹാര കിറ്റും കുട്ടികള്‍ക്ക് നല്‍കും. ഗോതമ്പ് പൊടിയും റാഗിയും രണ്ട് കിലോ വീതവും അര കിലോ ശര്‍ക്കരയുമാണ് നല്‍കുക. സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്ക് എല്ലാ ദിവസവും അങ്കണവാടിയിലെത്തിയാല്‍ പോഷകാഹാരം നല്‍കും. താത്പര്യമുളളവരെ വീണ്ടും സ്‌കൂളിലും അല്ലാത്തവരെ തുല്യതാ പഠന ക്ലാസിലും ചേര്‍ക്കുന്നതിന് സഹായം നല്‍കും. തുല്യതാ പരീക്ഷാ ഫീസ് സാമൂഹികക്ഷേമ വകുപ്പ് നല്‍കും. പോഷകാഹാരവും ബോധവത്ക്കരണ ക്ലാസുകളും കൂടാതെ ഒരു പ്രദേശത്തെ കൗമാര പ്രായക്കാരുടെ കൂട്ടായ്മയ്ക്ക് കൂടി വേദിയൊരുക്കുകയാണ് 'സബല'. 25 പേരുളള ഒരു 'കിഷോരി സമൂഹം' എല്ലാ അങ്കണവാടികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ലീഡറായി ഒരു 'സഖി'യുമുണ്ടാവും. മാസത്തിലൊരിക്കല്‍ മെഡിക്കല്‍ പരിശോധന നടത്തി 'കിഷോരി കാര്‍ഡ്' നല്‍കുന്നതിന് കിേഷാരി ദിവസവുമുണ്ട്. പദ്ധതിയില്‍ കുട്ടികളെ അംഗമാക്കുന്നതിന് കൗമാര പ്രായത്തിലുളള എല്ലാ കുട്ടികളുടെയും മാതാപിതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ കെ. സുബ്രഹ്മണ്യന്‍ അറിയിച്ചു. 2011 ലാണ് മലപ്പുറം, പാലക്കാട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ പദ്ധതി ആദ്യമായി നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1,72,625 പേര്‍ കിഷോരി സംഘത്തിലുണ്ടായിരുന്നു. 3.82 കോടി ഇവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിനും 74.57 ലക്ഷം ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുന്നതിനുമായി വിനിയോഗിച്ചിരുന്നു. മലയാളം സര്‍വകലാശാല ഉദ്ഘാടനം സ്വാഗതസംഘ രൂപവത്ക്കരണ യോഗം 21ന് മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്‌റ്റോബര്‍ 21 ന് തിരൂരില്‍ ജനപ്രതിനിധികളുടേയും രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരുടേയും ഉദേ്യാഗസ്ഥരുടേയും യോഗം ചേരുമെന്ന് ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. രാവിലെ 10ന് തിരൂര്‍, കോരങ്ങത്ത്, നഗരസഭാ സാംസ്‌കാരിക സമുച്ചയത്തില്‍ ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പങ്കെടുക്കും. നവംബര്‍ ഒന്നിന് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുളള സ്വാഗതസംഘവും യോഗത്തില്‍ രൂപവത്കരിക്കും. ഗതാഗതം നിരോധിച്ചു പാലക്കാട് - പൊന്നാനി റോഡില്‍ എടപ്പാള്‍ തവനൂര്‍ റോഡിന്റെ ആരംഭ ഭാഗത്ത് കലുങ്കും ഓടയും നിര്‍മാണം ആരംഭിച്ചതിനാല്‍ ഇതിലൂടെയുളള ഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ തട്ടാന്‍പടി - പെരുമ്പറപ്പ്, പോത്തൂര്‍ - നരിപ്പറമ്പ് റോഡുകളിലൂടെ പോകണമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. എം.എ. ഇംഗ്ലീഷ് സീറ്റൊഴിവ് മലപ്പുറം ഗവ. കോളെജില്‍ ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് കോഴ്‌സില്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും എല്‍.സി./ഒ.ബി.സി. (ക്രിസ്റ്റന്‍)/എസ്.ഐ.യു.സി. വിഭാഗത്തിനും ഓരോ സീറ്റു വീതം ഒഴിവുണ്ട്. മുന്‍പ് അപേക്ഷിച്ചവര്‍ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌റ്റോബര്‍ 22 ന് കോളെജിലെത്തണം. ആര്‍.റ്റി.എ. യോഗം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.റ്റി.എ.) യോഗം നവംബര്‍ 21ന് രാവിലെ 10.30 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേരുമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു. വനിതാ ലേബര്‍ ബാങ്ക് - ഒക്‌റ്റോബര്‍ 31 വരെ അപേക്ഷിക്കാം നെല്‍കൃഷി പുനരുദ്ധാരണത്തിന്റെ ഭാഗമായി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 30,000 വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കുന്ന വനിതാ ലേബര്‍ ബാങ്കില്‍ അംഗങ്ങളാവുന്നതിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌റ്റോബര്‍ 31 വരെ നീട്ടി. അപേക്ഷാ ഫോം ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കൃഷിഭവനുകളിലും ലഭിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
സേവാഭാരതിയുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ; അതെല്ലാം അടുത്തു നിന്ന് നോക്കി കാണാൻ കഴിഞ്ഞ ജനപ്രതിനിധിയാണ് ഞാൻ; സേവാഭാരതിയെ പ്രശംസിച്ച് പൂഞ്ഞാർ എംഎൽഎ- Seva Bharati, Sebastian Kulathunkal മുണ്ടക്കയം: സേവാഭാരതിയുടെ പ്രവർത്തനം നിസ്തുലമാണെന്നും അവരെ മലയാളികൾക്ക് മറക്കാൻ പറ്റില്ല എന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ത്യാഗനിർഭരമായ പ്രവർത്തനങ്ങളാണ് സേവാഭാരതി നാനാഭാ​ഗത്തും നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. ... ‘മേയർക്കെതിരെ സമരം ചെയ്ത വനിതാ കൗൺസിലർമാരെ മുണ്ട് പൊക്കി കാണിച്ചു‘: തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാജുവിനെതിരെ പരാതി- Complaint against P K Raju തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നു. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സമരം തുടരുന്നത്. ഒരു മാസത്തോളമായി ... സാമ്പത്തിക ഞെരുക്കത്തിനിടയിലും പിണറായി സർക്കാരിന്റെ ധൂർത്ത് തുടരുന്നു; മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു- New Cars for Kerala Ministers amid Financial Crisis തിരുവനന്തപുരം: ഒരുവശത്ത് സാമ്പത്തിക ഞെരുക്കത്തിലെന്ന് മുറവിളി കൂട്ടുമ്പോഴും മറുവശത്ത് ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു. മന്ത്രിമാരായ ... എൽഡിഎഫ് കുറിച്ചത് പുതിയ ചരിത്രം; ഗവർണർക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്ന് യെച്ചൂരി- Arif Mohammad Khan, Sitaram Yechury തിരുവനനന്തപുരം: രാജ്ഭവന് മുന്നിൽ എൽഡിഎഫ് നടത്തിയത് ചരിത്ര സമരമാണെന്ന അവകാശവാ​ദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ... പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, പക്ഷേ സമ്മർദ്ദം ചെലുത്താമെന്ന് കരുതേണ്ട; ഭരണകക്ഷിയുടെ കേന്ദ്രമാക്കി സർവകലാശാലകളെ മാറ്റാൻ അനുവദിക്കില്ലെന്ന് ഗവർണർ ന്യൂഡൽഹി: പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തന്റെ മേൽ സമ്മർദ്ദം ചെലുത്താമെന്ന് കരുതേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ... ഗവർണർക്കെതിരെ സമരത്തിനിറക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരെ; ഹാജർ ഉറപ്പു നൽകി നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നു; ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെതിരെ പൊതുതാൽപര്യ ഹർജി കൊച്ചി: ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഹർജി സമർപ്പിച്ചത്. ഗവർണർക്കെതിരെ സമര രംഗത്തിറക്കാൻ സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് ... സ്വജനപക്ഷപാതം, അഴിമതി,പിൻവാതിൽ നിയമനം; ഓരോ കഥകളായി പുറത്ത്; പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളേജിന് കെ.കെ.ശൈലജ ഇടപെട്ട് സർട്ടിഫിക്കറ്റ് ; തെളിവുകൾ പുറത്ത് പാലക്കാട്: സിപിഎമ്മിന്റെ അധികാരദുർവിനിയോഗത്തിന് മറ്റൊരു തെളിവ് കൂടി പുറത്ത്. പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളേജിന് മുൻ മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖയാണ് പുറത്ത് ... 400 സീറ്റുള്ള സമയത്ത് രാജീവ് ഗാന്ധിയെ പേടിക്കാത്ത ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ പിണറായിയെ പേടിക്കുമോ? സജി ചെറിയാന്റെ ഗതി ബാലഗോപാലിനും വരുമെന്ന് കെ.സുരേന്ദ്രൻ കോട്ടയം: മുൻമന്ത്രി സജി ചെറിയാന്റെ ഗതി ധനമന്ത്രി കെ.എൻ ബാലഗോപാലിനും വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിനാണ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോയത്. ... ഗവർണർക്കെതിരെ തെരുവിലിറങ്ങാൻ എൽഡിഎഫ്; പ്രതിഷേധ പ്രകടനങ്ങൾ ഇന്ന് മുതൽ തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. സംസ്ഥാനത്തുടനീളം ഇന്നും നാളെയുമായി പ്രതിഷേധപ്രകടനങ്ങൾ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ... ‘നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കാലത്തോളം കേരളം കീഴടക്കാൻ പോപ്പുലർ ഫ്രണ്ടിന് സാധിക്കില്ല‘: ദേശരക്ഷാ സംഗമത്തിൽ കെ സുരേന്ദ്രൻ- K Surendran against PFI, LDF & UDF കാസർഗോഡ്: മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർഗോഡ് കുമ്പളയിൽ ദേശരക്ഷാ സം​ഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയും അമിത് ... പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് എൽഡിഎഫ് അംഗം; പുലിവാല് പിടിച്ച് വനിതാ അംഗങ്ങൾ; ശക്തമായ പ്രതിഷേധം ഇടുക്കി: പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് എൽഡിഎഫ് അംഗം. മൂന്നാർ പഞ്ചായത്ത് അംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സിപിഐ പ്രതിനിധി അശ്ലീല ... ‘കേരളത്തിൽ വലിയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് കോപ്പുകൂട്ടുന്നു, മതഭീകരവാദ സംഘടന ഇപ്പോഴും രഹസ്യമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നു‘: പിണറായി വിജയൻ ഇതൊന്നും അറിയുന്നില്ലേയെന്ന് ബിജെപി- BJP against LDF Government on PFI issue തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. കൊച്ചിയിൽ കോടതി വളപ്പിൽ പിഎഫ്ഐ ... എംഡിഎംഎ കേസിൽ എൽഡിഎഫ് അംഗം രാജിവച്ചു; സീറ്റ് പിടിച്ച് യുഡിഎഫ്; അവിശ്വാസം പാസായി; ഒടുവിൽ വണ്ടൻമേട് എൽഡിഎഫിന് നഷ്ടപ്പെട്ടു ഇടുക്കി: അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം യുഡിഎഫും ബിജെപിയും പിന്തുണച്ചു. എട്ടിനെതിരെ ... പാലാ തോൽവിയിൽ പല കാരണം; ജോസ് കെ മാണിയുടെ വിശദീകരണം; എൽഡിഎഫിൽ ചേർന്നത് മികച്ച തീരുമാനം- Jose K Mani, Pala, LDF കോട്ടയം: പാലായിലെ തോൽവിയിൽ വിശദീകരണവുമായി ജോസ് കെ മാണി. പാലായിൽ താൻ പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ജോസ് കെ മാണി പറയുന്നത്. രണ്ട് വർഷം മുമ്പ് ഒരു ... ‘നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല‘: പരിഹാസവുമായി സന്ദീപ് വാചസ്പതി- Sandeep Vachaspati on Kerala CM’s claim of Foreign Investment from Norway തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവേ സന്ദർശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങൾ പൊളിച്ചടുക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപം ... ‘അവർ ഇങ്ങോട്ട് വന്ന് പിന്തുണച്ചാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാ?‘: കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി ഭരണം വരാതിരിക്കാനാണ് എസ്ഡിപിഐ പിന്തുണയിൽ തുടരുന്നതെന്ന് സിപിഎം- CPIM on SDPI support പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ തങ്ങൾ ഒരിക്കലും എസ്ഡിപിഐയോട് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്ന് സിപിഎം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വമേധയാ എൽഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു ... ‘നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി രാജി വെക്കണം‘: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ കോലം കത്തിച്ച് യുവമോർച്ച- BJP wants resignation of Ahmed Devarkovil കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനോടൊപ്പം നിരോധിക്കപ്പെട്ട സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് യുവമോർച്ച. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് ... കേരളം കേന്ദ്രമാക്കി കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന; അവസരവാദ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പരിലാളന; കപട ബുദ്ധിജീവികളുടെ സമീകരണം; ഒടുവിൽ അനിവാര്യമായ നിരോധനത്തിലേക്ക്- Inevitable ban to PFI രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കാട്ടി കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് എന്ന സംഘടനക്ക് കേരളത്തിലെ എൽഡിഎഫ്- യുഡിഎഫ് മുന്നണികളിൽ നിന്നും പരോക്ഷമായും പലപ്പോഴും പ്രത്യക്ഷമായും ലഭിച്ചത് അപകടകരമായ ... ‘2047ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റും എന്ന പോപ്പുലർ ഫ്രണ്ട് പ്രഖ്യാപനത്തെ എതിർക്കാൻ മടിക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും, ഈ രണ്ട് കൂട്ടരും പോപ്പുലർ ഫ്രണ്ടുമായി രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്‘: ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against PFI, LDF &UDF പോപ്പുലർ ഫ്രണ്ടിന്റെ ഇസ്ലാമിക മതരാഷ്ട്ര വാദത്തെയും അതിന് കുടപിടിക്കുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികളേയും രൂക്ഷമായി വിമർശിച്ച് മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ ... ഗവർണർ വികാരജീവി,മാനസികവിഭ്രാന്തിയെന്ന് ഇപി ജയരാജൻ; ‘പന്നികളോട് മൽപിടുത്തത്തിന് പോകരുതെന്ന് എംവി ജയരാജൻ; വെട്ടുകിളി ആക്രമണവുമായി എൽഡിഎഫ് തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളുടെ തെളിവ് പുറത്ത് വിട്ട് ഗവർണർക്കെതിരെ വെട്ടുകിളി ആക്രമണവുമായി സിപിഎം നേതാക്കൾ. ഗവർണർക്ക് നിലവാരത്തകർച്ചയാണ്,വികാരജീവിയാണ് അദ്ദേഹം.ലോകപ്രശസ്ത ചരിത്രകാരനെ തെരുവഗുണ്ടയെന്ന് ... ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തി; യുഡിഎഫ് അംഗങ്ങൾ വനിതാ എംഎൽഎമാരെ കടന്നു പിടിച്ചു; നിയമസഭാ കയ്യാങ്കളി കേസ് രാഷ്‌ട്രീയ പകപോക്കലെന്ന് ഇ.പി ജയരാജൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് യുഡിഎഫിന്റെ പകപോക്കലെന്ന് എൽഡിഎഫ് കൺവീൻ ഇ പി ജയരാജൻ. സംഘർഷം ഉണ്ടാക്കിയത് യുഡിഎഫാണ്. മന്ത്രി ശിവൻകുട്ടിയെ അന്ന് യുഡിഎഫ് അംഗങ്ങൾ തല്ലി ... ചത്ത നായയെ ചൊല്ലി യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കം; പ്രശ്നം പരിഹരിക്കാൻ കളക്ടറുടെ ഇടപെടൽ; ഈ നാട് നന്നാവില്ലെന്ന് നാട്ടുകാർ – Dead street dog becomes a political issue in Kerala മലപ്പുറം: ചത്ത നായയെ കുഴിച്ചിടുന്നതിനെ ചൊല്ലി യുഡിഎഫ്- എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ തമ്മിൽ തർക്കം. മലപ്പുറം ഏറനാട് ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ഇടിവണ്ണയിൽ ചത്ത ... മട്ടന്നൂരിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം ; രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക് കണ്ണൂർ : മട്ടന്നൂർ പൊറോറയിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം. രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ... ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന സുനിൽ പി ഇളയിടത്തെ ഭരണഘടന സാക്ഷരതാ പരിപാടിയിൽ പങ്കെടുപ്പിച്ച് പത്തനംതിട്ട നഗരസഭ; നഗരസഭ ഭരിക്കുന്നത് എൽഡിഎഫ്- എസ്ഡിപിഐ സഖ്യം- Sunil P Ilayodom at Constitution program evokes protests പത്തനംതിട്ട: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയും ഇസ്ലാം മതമൗലികവാദത്തെ അനുകൂലിക്കുകയും ചെയ്യുന്ന സുനിൽ പി ഇളയിടത്തെ ഭരണഘടന സാക്ഷരതാ പരിപാടിയിൽ പങ്കെടുപ്പിച്ച് പത്തനംതിട്ട നഗരസഭ. പത്തനംതിട്ട ജില്ലാ കളക്ടർ ...
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറഞ്ഞു: ഈമാൻ എന്നാൽ നാവുകൊണ്ട് ഉച്ചരിക്കലും ഹൃദയംകൊണ്ട് സത്യപ്പെടുത്തലും അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനവുമാണ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക വഴി ഈമാൻ വർദ്ധിക്കുകയും പാപങ്ങൾ ചെയ്യുന്നതിലൂടെ അത് കുറയുകയും ചെയ്യും. അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കുന്നതിലൂടെയും പാപങ്ങൾ വർജിക്കുന്നതിലൂടെയും അധികരിക്കുന്ന ഒന്നാണ് ഈമാൻ. ഈമാൻ വർദ്ധിക്കുന്ന ധാരാളം കാര്യങ്ങൾ ഖുർആനും സുന്നത്തും പഠിപ്പിച്ചിട്ടുണ്ട്. അത് നമ്മുടെ ജീവിതത്തിൽ പകർത്തുന്നതോടെ ഈമാനികമായ ജീവിതം കൈവരിക്കാൻ നമുക്ക് സാധിക്കും, അത്തരം ചില കാര്യങ്ങൾ സൂചിപ്പിക്കാം. അറിവ് സമ്പാദിക്കുക ഖുർആനും സുന്നത്തും പഠിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക. അല്ലാഹുവിനെ കുറിച്ചും അവന്റെ നാമഗുണവിശേഷണങ്ങളെ കുറിച്ചും പഠിക്കുക. അല്ലാഹുവിനെക്കുറിച്ച് പഠിക്കുന്നതോടെ അവനിലുള്ള ഭയഭക്തി വർദ്ധിക്കുകയും അവൻ കല്പിച്ചത് ചെയ്യാനും നിരോധിച്ചത് വെടിയാനും പ്രേരിതമാകും. ഇത് ഈമാൻ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്. നബി (സ) യുടെ ചരിത്രം പഠിക്കുക നബി (സ) യുടെ സ്വഭാവഗുണവിശേഷണങ്ങളും, അവിടുന്ന് ഓരോ മേഖലയിലും ഇടപഴകിയിരുന്ന രീതിയും അടങ്ങിയ നബി (സ) യുടെ ചരിത്രം പഠിക്കുന്നതോടെ അവിടുത്തോടുള്ള സ്നേഹം വർദ്ധിക്കുകയും അത് നബി (സ) യുടെ കൽപനകൾ പ്രാവർത്തികമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ ഈമാൻ വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇസ്‌ലാമിനെക്കുറിച്ച് യഥാരൂപത്തിൽ പഠിക്കുക ഇസ്‌ലാം മതവും അതിന്റെ പ്രത്യേകതകളും ശ്രേഷ്ഠതകളും പഠിക്കുന്നത് ഈമാനിക വർദ്ധനവിന് കാരണമാകും. അതായത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതോടെ അതാണ് ശരിയായതും അല്ലാഹു തൃപ്തിപ്പെട്ടതുമായ മതമെന്നും അതല്ലാത്ത ഒരു മതവും അല്ലാഹു സ്വീകരിക്കുകയില്ല എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതുപോലെ ഇസ്‌ലാമിന്റെ നീതിപൂർവ്വമായ വിധികളും നേരായ മതനിയമങ്ങളും അറിയുന്നതോടെ ഒരു വിശ്വാസിയുടെ ഈമാൻ വർധിക്കുകയും അവന്റെ ഈമാനിന് ശക്തി കൂടുകയും ചെയ്യും. അർത്ഥം മനസ്സിലാക്കി ഖുർആൻ പാരായണം ചെയ്യുക ഖുർആൻ അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുമ്പോൾ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ വൈവിധ്യങ്ങളും ആ സ്രഷ്ടാവിന്റെ വിശേഷണങ്ങളും സൃഷ്ടികളുടെ ജീവിതത്തിനാവശ്യമായി അവൻ നൽകിയ കാര്യങ്ങളും അത് ഖുർആനിൽ പ്രതിപാദിച്ച ശൈലിയും ഇങ്ങനെ ഖുർആനിൽ അടങ്ങിയിട്ടുള്ള കാര്യങ്ങൾ ഒരു വിശ്വാസിയെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് അവന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും ഈമാൻ വർദ്ധിക്കുന്നതിനും കാരണമാകുന്നു. (അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപിക്കപെട്ടാൽ വിശ്വാസം വർധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ.) [സൂറത്തുൽ അൻഫാൽ :2] സച്ചരിതരായ മുൻഗാമികളുടെ ചരിത്രം പഠിക്കുക സ്വഹാബാക്കളുടെയും അവരെ പിന്തുടർന്ന് ജീവിച്ച താബിഉകളുടെയും തബഉതാബിഉകളുടെയും ശ്രേഷ്ടതകളും അവർ ഇസ്‌ലാമിന് വേണ്ടി ചെയ്ത സേവനങ്ങളും അതിന്റെ സംസ്ഥാപനത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളും അവരുടെ ചരിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ഇത് പഠിക്കുന്നതിലൂടെ അവരെ പോലെ ജീവിക്കാനും അവർ ചെയ്ത പോലെ ഇസ്‌ലാമിന് സേവനങ്ങൾ ചെയ്യാനും ഒരു വിശ്വാസിക്ക് പ്രചോദനമാകും. പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുക അറിവും പ്രവർത്തനവും ഒരുമിച്ചാൽ അത് ഈമാൻ വർധിക്കാനുള്ള കാരണമാകും. അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കാനും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രേരകമാകുകയും ചെയ്യും. നമ്മൾ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നമ്മെ കാണുന്നുണ്ടെന്ന ബോധം ഊട്ടിയുറപ്പിക്കുക നമ്മൾ അല്ലാഹുവെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ടെന്ന ബോധമാണ് ഇഹ്‌സാൻ. ഒരു ആരാധനക്ക് അതിൻറെ പൂർണ്ണമായ പ്രതിഫലം ലഭിക്കണമെന്ന താൽപര്യവും, ആരാധനകളിൽ ശ്രദ്ധ തെറ്റി പോകാതെ ഭയഭക്തിയോടെ നിർവഹിക്കാൻ ശ്രമിക്കലും, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാകലും, ഒരാളുടെ ഈമാൻ വർദ്ധനവിന് കാരണമാകും. ഇഹ്സാനിന്റെ ഉന്നതമായ പദവിയിലേക്ക് ഇത് അവനെ എത്തിക്കും ഗുണകാംക്ഷയോടെ വർത്തിക്കുക അല്ലാഹുവോടും റസൂലിനോടും മുസ്‌ലിം ഇമാമുമാരോടും മുസ്‌ലിം സമൂഹത്തോടും ഗുണകാംക്ഷയോടെ വർത്തിക്കുക. അതായത് അല്ലാഹുവിന്റെ ദീനിലേക്ക് ആളുകളെ ക്ഷണിക്കലും, പരസ്പരം ഉപദേശിക്കലും, നന്മ കൽപിക്കലും തിന്മ വിരോധിക്കലും, പണ്ഡിതന്മാരുടെ സദസ്സിലിരിക്കലും സ്വാലിഹീങ്ങളുമായി സഹവർത്തിക്കലും ഈമാൻ വർധിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഈമാൻ കുറയുന്നതും മുറിഞ്ഞു പോകുന്നതുമായ കാര്യങ്ങൾ ഉപേക്ഷിക്കുക ഈമാൻ കുറയാൻ കാരണമാകുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തെറ്റുകളും തിന്മകളും അധികരിക്കുക എന്നുള്ളത്. അതുകൊണ്ട് തന്നെ തിന്മകളും തെറ്റുകളും ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്നതുമായ കാര്യങ്ങളും ഉപേക്ഷിക്കുന്നതിലൂടെ നമ്മുടെ ഈമാൻ വർദ്ധിക്കും. തെറ്റ് ചെയ്താൽ അതിൽ ഖേദിക്കലും അതിൽനിന്ന് തൗബ ചെയ്തു മടങ്ങലും ഈമാൻ വർധിക്കുന്നതിന്റെ അടയാളമാണ്. തൗബ ചെയ്താൽ തെറ്റിൽ തുടരാതിരിക്കാൻ ശ്രമിക്കുക എന്നത് തൗബയുടെ നിബന്ധനകളിൽ പെട്ടതുമാണ്. നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക സ്വന്തം ശരീരാവയവങ്ങളെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നത് വിശ്വാസിയുടെ വിശേഷണങ്ങളിൽ പെട്ടതാണ്. ഉദാഹരണമായി സൂറത്തുൽ മുഅ്മിനൂനിൽ വിശ്വാസിയുടെ വിശേഷണങ്ങൾ പറയുന്നിടത്ത് അല്ലാഹു പറഞ്ഞു: (തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരത്രെ അവർ) [23:5] നിഷിദ്ധമായ കാര്യങ്ങളിൽനിന്ന് ശരീരാവയവങ്ങളെ സംരക്ഷിക്കൽ ഈമാനിന്റെ ഭാഗമാണെന്നും അത് ഈമാൻ വർധിക്കുന്നതിന് കാരണമാകുമെന്നും ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് തെറ്റുകളിൽ നിന്നും മുക്തരായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ഈമാനിക ജീവിതം നയിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ.
കാപ്പിച്ചെടി ടെറസിലും വളര്‍ത്താം! ഒരു ചെടിയില്‍ നിന്ന് വര്‍ഷം 1 കിലോ വിളവെടുക്കുന്ന ഇന്ദിര വിശദമാക്കുന്നു കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്‍റെ ഉപയോഗം കുറയ്ക്കാന്‍ മുള ‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍ ​ഗ്രീൻപീസ് വിട്ട് വയനാട്ടിലേക്ക്; 193 ഏക്കറില്‍ ജൈവനെല്‍കൃഷി വ്യാപിപ്പിച്ച യുവാവ് കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട് മുന്‍പ് പത്രവിതരണക്കാരന്‍, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്‍ വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍ ഉരലില്‍ ഇടിച്ച് കറിപ്പൊടിയുണ്ടാക്കി വിറ്റു; ഇന്ന് ദേവകിയുടെ സംരംഭം 13 കുടുംബങ്ങള്‍ക്ക് താങ്ങാവുന്നു മകളുടെ ഓര്‍മ്മയ്ക്കായി 60,000 രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒരു സാധാരണ കര്‍ഷക കുടുംബം 5 വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുന്ന വയനാട്ടിലെ കര്‍ഷകന്‍ 50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്‍റെ അനുഭവങ്ങള്‍ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സരസ്വതിക്ക് രോഗം സ്ഥിരീകരിച്ചത്. ആ വേദനയും ദുരിതങ്ങളുമെല്ലാം സഹിച്ച് അവര്‍ അരിവാള്‍ രോഗികള്‍ക്കായി പൊരുതി ‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്‍പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ
എന്തരോ മഹാനുഭാവുലു! ദേവായനത്തിലെ കാവ്യസൂര്യൻ (രമ പ്രസന്ന പിഷാരടി)- കാവ്യസാമ്രാജ്യത്തിലെ ഋഷിതുല്യനായ ചക്രവർത്തിയായിരുന്നു... ചിത്രശില്പശാല (രമാ പ്രസന്ന പിഷാരടി)- മതിലായൊരാൾ ചിത്രം വരയ്ക്കുന്നു ... ജമന്തിപ്പൂബിസ്‌ക്കറ്റുകള്‍( കഥ : രമ പ്രസന്ന പിഷാരടി)- ഞാന്‍ സ്ഥിരമായി തീവണ്ടിയില്‍ ... ബാംഗ്ളൂർ കവിക്കൂട്ടം - കവിയരങ്ങ് (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- കവിതയുടെ വ്യാഖ്യാനങ്ങൾ തേടി കാവ്യലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ... ആചാരലംഘനം..(രമ പ്രസന്ന പിഷാരടി)- അച്ഛൻ്റെ ഓർമ്മയിൽ നൃത്തമാടുന്നുണ്ട് ചുറ്റുവട്ടത്തെ ചുമർ, നടപ്പാതകൾ... ജൂൺ (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- വാകമരങ്ങൾ തണലൊഴുക്കിയ ബാസ്ക്കറ്റ് ബോൾ കോർട്ടിൻ്റെ... മാര്‍ച്ച് - ഏപ്രില്‍ (രണ്ട് കവിതകള്‍: രമ പ്രസന്ന പിഷാരടി)- തീവെയില്‍ തിമിര്‍ത്തൊരു നിന്റെയീ ചില്ലയ്ക്കുള്ളില്‍ ... കിരീടം വച്ചൊരാള്‍( കവിത: രമ പ്രസന്ന പിഷാരടി)- ജാലകപ്പടി വാതിലില്‍ ... സുഖമതോ ദേവി? (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- സുഖമതോ ജാനകി ചൊല്ലൂ ഭൂമി തന്നറയില്‍ നീയിന്നുണര്‍ന്നിരിക്കുന്നുവോ?... എഴുതാന്‍ മറന്നിട്ട കവിത (രമ പ്രസന്ന പിഷാരടി)- അപരാഹ്നത്തിന്‍ രക്ത ശോണിമ, സായന്തനം എഴുതാന്‍ മറന്നിട്ട... സൂര്യനസ്തമിക്കാത്ത കവിതകള്‍ (രമ്യ പ്രസന്ന പിഷാരടി)- 2013 ലെ ജൂണ്‍ മഴക്കാലത്താണ് ... കനല്‍പ്പക്ഷികള്‍ (കവിത: രമാ പ്രസന്ന പിഷാരടി)- മിഴികളില്‍ കനല്‍പ്പക്ഷികള്‍ പാടുന്ന കവിതയാണത് ... അഗ്‌നിമീളേ (കവിത: രമ പ്രസന്ന പിഷാരടി)- ജാലകം തുറക്കവെ അഗ്‌നിനാളങ്ങള്‍ ചുറ്റി ... കായല്‍ക്കരയിലെ വീട് (കഥ-രമ പ്രസന്ന പിഷാരടി)- വിളക്കോ, നക്ഷത്രമോ? കവിതയില്‍ ജ്വലിക്കുന്നത് അഗ്‌നിയോ, കണ്ണുനീര്‍ത്തുള്ളികളോ... ഏകാന്തമേഘങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)- ഒറ്റയ്ക്കിരുന്നു ഞാന്‍ ... ജീവന്റെ പക്ഷികള്‍ (കവിത: രമ പ്രസന്ന പിഷാരടി)- യാത്രചെയ്തു തളര്‍ന്നോരു പാതയില്‍ നോക്കിനില്‍പ്പുണ്ടൊരാല്‍മരം, ... ജമന്തിപ്പൂവുകള്‍ (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)- ഓര്‍മ്മകള്‍ക്കെല്ലാമൊരേ മൗനമാണതില്‍ നിന്ന് ... മഞ്ഞുനീര്‍പ്പൂവുകള്‍ (രമാ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- മഞ്ഞുപൂവുകള്‍ ചൂടിയുറഞ്ഞൊരു മൗനമാണിന്ന് ശൈത്യം പകര്‍ന്നത് ... പക്ഷി -ചകോരം, വൃക്ഷം -കരിമരം (കവിത: രമ പ്രസന്ന പിഷാരടി)- പണ്ട് പണ്ടെന്‍ ഗ്രാമത്തില്‍ നെയ്താമ്പല്‍ പൂവില്‍... മുഖം (കഥ-രമ പ്രസന്ന പിഷാരടി)- സമചതുരത്തിലുള്ള സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചട്ടക്കൂടിലെ ചില്ലുമൂടിയില്‍ നിന്ന്... ഇലപൊഴിയുമ്പോള്‍ (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- ഇലപൊഴിയും ഋതുവും കടന്നിതാ പതിയെയോടുന്ന വണ്ടിയില്‍ പര്‍വ്വത... (അ)ഭദ്രം (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)- ആരവങ്ങള്‍ക്കിടയിലെ നിശ്ശബ്ദ ഭൂമിയായി ഞാന്‍ മാറുന്നിടയ്ക്കിടെ ... കൊടൈക്കനാല്‍ (കഥ: രമ പ്രസന്ന പിഷാരടി)- കടലിലേയ്ക്ക് തിരകളിലൂടെ നടന്നു പോയി... പലായനം (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)- അറിയൂ തഥാഗത! ഇന്നു ഞാന്‍ വായിച്ചോരു... കോഹിനൂര്‍ (കവിത: രമ പ്രസന്ന പിഷാരടി, ബംഗളൂരൂ)- പരിതാലഗ്രാമത്തിലായിരുന്നു രത്‌നഗിരിപോലെ, സൂര്യന്റെ മിഴിപോലെയുജ്ജ്വലിച്ചൊരു ...
12 നാൾ നീണ്ടു നിന്ന കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യൻ സംഘം 22 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി നാലാമതായി ടേബിളിൽ ഫിനിഷ് ചെയ്തു. ഷൂട്ടിംഗ്-ആർച്ചറി ഇല്ലാത്തത് കൊണ്ട് ആദ്യ അഞ്ചിലെത്തുമോ എന്ന് സംശയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനത്തോടെ നമ്മൾ ആദ്യ അഞ്ചിൽ ഇടം നേടി. 12 പേർ മത്സരിക്കാനിറങ്ങി 12 പേരും മെഡൽ നേടിയ ഗുസ്തി ടീം ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്.6 സ്വർണം അവർ നേടി! 15 പേർ മത്സരിക്കാനിറങ്ങി 10 മെഡലുകൾ നേടിയ വെയ്റ്റ് ലിഫ്റ്റിംഗ് ടീം, 12 പേർ മത്സരിക്കാനിറങ്ങി 7 മെഡലുകൾ നേടിയ ബോക്സിങ് ടീം,4 സ്വർണം നേടിയ ടേബിൾ ടെന്നീസ് ടീം, 3 സ്വർണ്ണം നേടിയ ബാഡ്മിന്റൺ ടീം എന്നിവയും മികച്ച പ്രകടനം കാഴ്ച വെച്ചു. ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ ജേതാവായ ലോവിലീന സെമി കാണാതെ പുറത്തായി. അത്ലറ്റിക്സിൽ ഹിമദാസ്, റിലേ ടീമുകൾ, നീന്തലിൽ സജൻ പ്രകാശ്, സ്‌ക്വാഷ് ടീമിൻെറ പ്രകടനം.. അങ്ങനെ കുറച്ച് നിരാശകളും ഇതിനിടയിൽ ഉണ്ടായി. ലോകോത്തര താരങ്ങളുടെ അഭാവം ഇപ്പോഴും ഉണ്ട്. ഒരു നീരജ് ചോപ്ര , പി വി സിന്ധു, വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ മീരഭായ്, ഗുസ്തിയിൽ വിനേഷ് ഫോഗത് , ബജരംഗ് പുനിയ…. കഴിഞ്ഞു, നമ്മുടെ ലോക നിലവാരത്തിലുള്ള താരങ്ങൾ. മെഡൽ പട്ടിക നോക്കു. നമുക്ക് താഴെയുള്ള രാജ്യങ്ങൾ ഒളിമ്പിക്സിൽ നമ്മൾക്കു മുകളിൽ ആയിരിക്കും എന്നത് രസകരമായ വസ്തുതയാണ്. ഒരു കായികസംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. എല്ലാ കായിക മേളകളിലും നൂറോളം മെഡലുകൾ തീരുമാനിക്കപ്പെടുന്ന സ്വിമ്മിംഗ്, അത് ലറ്റിക്സ് ഇനങ്ങളിൽ നമ്മൾ കാതങ്ങളോളം പിറകിലാണ്. ഒരു കുട്ടിയുടെ സ്കൂൾ കാലം തൊട്ട് അഭിരുചിയും ശാരീരിക പ്രത്യേകതകളും വെച്ച് അവൻ അല്ലെങ്കിൽ അവൾ ഏത് മേഖലയിൽ ശോഭിക്കും എന്ന് തിരിച്ചറിഞ്ഞു വളർത്തി കൊണ്ട് വരണം. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ സ്പോർട്സ് വകുപ്പ് എന്നാൽ ഒരു അപ്രധാന വകുപ്പാണ് ഇപ്പോഴും.ആ ഒരു ചിന്താഗതി മാറണം. കോമൺവെൽത്ത് ഗെയിംസിനെക്കാൾ വലിയ വെല്ലുവിളിയാണ് അടുത്ത രണ്ടു വർഷങ്ങളിൽ ഉള്ളത്. ഏഷ്യൻ ഗെയിംസും, ഒളിമ്പിക്സും. ഇപ്പോഴേ തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. നമ്മുടെ താരങ്ങളെ കൂടുതൽ വിദേശ മീറ്റുകളിൽ പങ്കെടുപ്പിച്ചു ലോക താരങ്ങളുമായി മത്സരിച്ച് പരിചയം നേടിയെടുപ്പിക്കണം. അടുത്ത ഒളിമ്പിക്സിൽ ആദ്യ ഇരുപതിനുള്ളിലെങ്കിലും വരാൻ പ്രയത്നിക്കണം.. താരങ്ങൾ പ്രയത്നിച്ചോളും. സർക്കാരുകളും അസോസിയേഷനുകളും അവർക്കൊപ്പം നിന്നാൽ മതി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സബ്ലെയുടെ പ്രകടനം, ടേബിൾ ടെന്നിസിൽ നാൽപതാം വയസ്സിലും പോരാട്ട വീര്യം ചോരാതെ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി ശരത് കമൽ ഇ ന്ത്യൻ സംഘത്തിലെ താരമായത്, ട്രിപ്പിൾ ജംപിലെ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിന്റെയും , അബ്ദുള്ള അബൂബക്കറുടെയും പ്രകടനം, വെയ്റ്റ് ലിഫ്റ്റിങ്ങിലെ ന്യു സെൻസെഷൻ 19 കാരൻ ജെറെമി ലാൽറിനുങ്കയുടെ ലിഫ്റ്റ്,ലോങ് ജംപിലെ ശ്രീശങ്കറിന്റെ വെള്ളിമെഡൽ നേട്ടം… അങ്ങനെ ഓർത്തിരിക്കാൻ ഒരു പിടി മികച്ച പ്രകടനങ്ങൾ ബെർമിങ്ഹാം നമുക്ക് നൽകി.ഒപ്പം ഭാവിയിലെക്ക് ഏറെ പ്രതീക്ഷകളും.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ചെറുപ്പത്തിൽ മനസിലാക്കിയിരുന്നത് ‘ദൈവവിളി’ എന്നുവച്ചാൽ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള വിളി എന്നായിരുന്നു. പിന്നീട് കേട്ടു – വിവാഹജീവിതവും ഒരു ദൈവവിളിയാണെന്ന്. അടുത്ത കാലത്താണ് അറിഞ്ഞത് ഏകസ്ഥ ജീവിതവും ദൈവവിളിതന്നെയാണെന്ന്. എന്നാൽ, ഇപ്പോൾ അറിയുന്നു – ഈ പറഞ്ഞവ മാത്രമല്ല ദൈവവിളി. എനിക്കും നിങ്ങൾക്കും എല്ലാവർക്കുമുണ്ട് ഒരു ദൈവവിളി. ഉൽപത്തി പന്ത്രണ്ടാം അധ്യായത്തിൽ ദൈവം അബ്രാമിനെ വിളിക്കുന്നതായി കാണാം. ദൈവം ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ തയാറാകുമ്പോൾ വലിയ അനുഗ്രഹങ്ങളും ദൈവം വാഗ്ദാനം ചെയ്യുന്നു. അബ്രാമിന് ലഭിച്ചതുപോലെയുള്ള വിളികൾ ദൈവം നാം ഓരോരുത്തർക്കും നൽകുന്നുണ്ട്. ജീവിതം ഒരു സീരിയൽ നമ്മുടെ ജീവിതത്തെ ഒരു ടെലിസീരിയലിനോട് സാമ്യപ്പെടുത്തിയാൽ നാമെല്ലാം അതിലെ കലാകാരന്മാരും കലാകാരികളുമാണ്. അനേകം എപ്പിസോഡുകൾ ചേർന്നതാണല്ലോ ഒരു ടെലിസീരിയൽ. ഓരോ എപ്പിസോഡിലും നമുക്കുള്ള റോൾ നിശ്ചയിക്കുന്നതും ആ റോളിന്റെ ദൈർഘ്യം നിശ്ചയിക്കുന്നതും അതിന്റെ സംവിധായകനാണല്ലോ. നമുക്കുള്ള റോൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് ആത്മാർത്ഥതയോടെ ചെയ്യുമ്പോഴാണ് ആ ടെലിസീരിയൽ വിജയിക്കുന്നത്, ജനപ്രിയമാകുന്നത്. ജീവിതവും അങ്ങനെതന്നെ. നല്ല സംവിധായകനാകുമ്പോൾ ഏറ്റവും യോജിച്ച റോൾ മാത്രമേ നമുക്ക് തരൂ. നമ്മുടെ ജീവിതത്തിലെ ചെറിയ എപ്പിസോഡുകളായ ജീവിതാനുഭവങ്ങളെയും സംഭവങ്ങളെയും ദൈവവിളിയുടെ നിമിഷങ്ങളായി കണ്ടാലോ? അങ്ങനെയെങ്കിൽ ഓരോ ദിവസവും എത്രയെത്ര ദൈവവിളി നിമിഷങ്ങൾ! ജീവിതത്തിലെ ഏകാന്തതയുടെ അനുഭവങ്ങൾ, ഒറ്റപ്പെടുത്തലുകൾ, നിരാശ, രോഗാവസ്ഥ, കാരണമില്ലാത്ത കുറ്റപ്പെടുത്തലുകൾ, അപമാനം, അവഗണന – ഇതെല്ലാം ദൈവവിളിയുടെ അവസരങ്ങളായി കാണാനുള്ള വിശ്വാസവെളിച്ചം നമുക്കുണ്ടാവണം. വൈധവ്യം, കുട്ടികളില്ലാത്ത ദുഃഖം, തൊഴിലില്ലായ്മ, കടബാധ്യത, ദാരിദ്ര്യം, കൃഷിനാശം ഇതും ദൈവം നമ്മെ തന്റെ അടുത്തേക്ക് വിളിക്കുന്ന നിമിഷങ്ങളാണ്. ഈ അനുഭവങ്ങളുടെയും അവസ്ഥകളുടെയും ദൈർഘ്യം ഏതാനും നിമിഷങ്ങൾ മുതൽ മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങളും കടന്ന് ഒരായുസു മുഴുവനും നീണ്ടുനില്ക്കുന്നതാകാം. അത് തീരുമാനിക്കുന്നത് ജീവിതാനുഭവങ്ങളാകുന്ന എപ്പിസോഡുകളുടെ സംവിധായകനായ ദൈവംതമ്പുരാൻ തന്നെയാണ്. ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്നും ‘ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു;’ (സങ്കീർത്തനങ്ങൾ 139:2) എനിക്ക് രൂപം ലഭിക്കുന്നതിനുമുൻപുതന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു; (സങ്കീർത്തനങ്ങൾ 139:16) എന്നും ഓർക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു. സർവശക്തൻ എന്നെ അറിയുന്നുണ്ടെങ്കിൽ, പിന്നെ ഞാനെന്തിന് ആകുലപ്പെടണം! അപ്പോൾ എനിക്ക് ചെയ്യുവാൻ ഒന്നേയുള്ളൂ – കഷ്ടതയുടെ കാലം കടന്നുപോകുവോളം അവിടുത്തെ കരുണയ്ക്കായി കാത്തിരിക്കണം. കാത്തിരിപ്പും… നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കേണ്ടിവരുന്ന അനുഭവങ്ങൾ നിരവധിയുണ്ട്. ഗതാഗതക്കുരുക്കിൽപ്പെട്ട് നഷ്ടപ്പെടുന്ന നിമിഷങ്ങൾ മുതൽ, ജോലി, വിവാഹം, കുഞ്ഞുങ്ങൾ, ഭവനം, രോഗസൗഖ്യം, മാനസാന്തരം തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്നവരാണ് നമ്മൾ. വിശ്വാസികളുടെ പിതാവായ അബ്രഹാമിനുപോലും നീണ്ടനാൾ കാത്തിരിക്കേണ്ടിവന്നു ഒരു കുഞ്ഞിനുവേണ്ടി. വഴിതെറ്റിയ തന്റെ മകൻ അഗസ്റ്റിന്റെ മാനസാന്തരത്തിനുവേണ്ടി മോനിക്ക എന്ന അമ്മയ്ക്ക് ഏറെനാൾ കാത്തിരിക്കേണ്ടിവന്നു. പക്ഷേ, ആ കാത്തിരിപ്പിനെ അവൾ ദൈവനിയോഗമാക്കി, കണ്ണീരോടെയുള്ള പ്രാർത്ഥനയിൽ മുഴുകി. നമ്മുടെ കാത്തിരിപ്പിന്റെ നിരയിൽ അബ്രാഹമിനെയും മോനിക്കയെയും കാണാനുള്ള ഉൾക്കാഴ്ച നമുക്കുണ്ടാവണം. ഈ പ്രത്യേക ദൈവവിളിക്കാലത്ത് ദൈവം നമ്മെ സവിശേഷമാംവിധം കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. അതിനായി ലോകസുഖങ്ങളോടുള്ള നമ്മുടെ മമത കുറയ്ക്കുകയും ദൈവത്തിനായുള്ള നമ്മുടെ ദാഹം വർധിപ്പിക്കുകയും ചെയ്യാം. ഈ അവസ്ഥ ദൈവത്തിന്റെ സ്വന്തം തീരുമാനമായതുകൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ കാലയളവിൽ നാം ചെയ്തുതീർക്കാം. അത് മധ്യസ്ഥപ്രാർത്ഥനയാകാം, ത്യാഗപ്രവൃത്തികളാകാം, സാമൂഹിക നന്മകളാകാം, സുവിശേഷവേലയാകാം. അത് എത്രയും വേഗം ചെയ്യുന്നുവോ എത്രയധികം ചെയ്യുന്നുവോ അത്രയും നമ്മുടെ കാത്തിരിപ്പുകാലവും കുറയും. നാം എന്ത് കാര്യത്തിനായി കാത്തിരിക്കുന്നുവോ അതേ ആവശ്യത്തിനായി കാത്തിരിക്കുന്ന മറ്റുള്ളവർക്കുവേണ്ടിയും പ്രാർത്ഥിക്കണം. ഒരുപക്ഷേ, മറ്റു പലർക്കും ആവശ്യമായുള്ള അനുഗ്രഹങ്ങൾ കൊടുക്കുവാനാവശ്യമായിരിക്കുന്ന മധ്യസ്ഥപ്രാർത്ഥനകൾ നമ്മിൽനിന്നുമാകാം ദൈവം പ്രതീക്ഷിക്കുന്നത്. നിന്റെ കാത്തിരിപ്പ് എന്തിനുവേണ്ടിയും ആയിക്കൊള്ളട്ടെ. നിന്റെ കണ്ണുനീരിന്റെ കാരണം എന്തുമാവട്ടെ. അവിടുന്ന് നിന്റെ കണ്ണീർ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്; അവിടുന്ന് അത് കാണുന്നുമുണ്ട്. ക്ഷമയോടെ, സന്തോഷത്തോടെ, കാത്തിരിക്കുക. പ്രാർത്ഥനയോടെയുള്ള ഈ കാത്തിരിപ്പിനെ നിന്റെ ഇപ്പോഴത്തെ ദൈവവിളിയായി കരുതുക. നിന്റെ ദൈവവിളിയിൽ നീ ഉറച്ചുനിൽക്കുമ്പോൾ, അത്ഭുതങ്ങൾ നിന്നെ തേടിയെത്തും, തീർച്ച!
وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾٢١﴿ ആദ്(ഗോത്രത്തി)ന്‍റെ സഹോദരനെ [ഹൂദിനെ] ഓര്‍മ്മിക്കുക. അതായതു, 'അഹ്ഖാഫി'ല്‍വെച്ച് അദ്ദേഹം തന്‍റെ ജനതയെ താക്കീതുചെയ്ത സന്ദര്‍ഭം; അദ്ദേഹത്തിന്‍റെ മുമ്പിലും പിമ്പിലും (പല) താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. 'നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു; നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു' എന്ന്. وَاذْكُرْ ഓര്‍ക്കുക أَخَا عَادٍ ആദിന്റെ സഹോദരനെ إِذْ أَنذَرَ അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍ قَوْمَهُ തന്റെ ജനതക്കു بِالْأَحْقَافِ അഹ്ഖാഫില്‍വെച്ചു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുമുണ്ടു النُّذُرُ താക്കീതുകാര്‍ مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്റെ മുന്നില്‍ وَمِنْ خَلْفِهِ പിന്നിലും أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച യമനിന്റെയും, ഹളര്‍മൗത്തിന്റെയും ഇടയ്ക്കു അറേബ്യായുടെ തെക്കേ കടലോരപ്രദേശങ്ങളില്‍ (*) പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികളാണ് അഹ്ഖാഫ് (الْأَحْقَاف) ഹൂദ്‌ (عليه السلام) നബിയുടെ ജനതയായ ആദ് ഗോത്രത്തിന്റെ വാസസ്ഥലമായിരുന്നു അത്. മറ്റു പല പ്രവാചകന്മാരും ചെയ്തതുപോലെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്കയും ചെയ്തു. അദ്ദേഹത്തിനുനേരെ അവര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് താഴെ വിവരിക്കുന്നത്. (ആദിനെക്കുറിച്ച് സൂ: ശുഅറാഉ് 123 – 140 വചനങ്ങളില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക.) (*) ഭൂപടം 8 നോക്കുക. 46:22 قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٢٢﴿ അവര്‍ പറഞ്ഞു: 'ഞങ്ങളുടെ ആരാധ്യന്മാരില്‍ [ദൈവങ്ങളില്‍] നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ?! എന്നാല്‍, നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതു [താക്കീതു ചെയ്യുന്ന ശിക്ഷ] ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക - നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!' قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ വന്നിരിക്കയാണോ لِتَأْفِكَنَا നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍ عَنْ آلِهَتِنَا ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ 46:23 قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ ﴾٢٣﴿ അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, (അതിന്റെ) അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ യാതൊന്നുമായി നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നുവോ അതു നിങ്ങള്‍ക്കു എത്തിച്ചുതരുകയാണ്‌. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു'. قَالَ അദ്ദേഹം പറഞ്ഞു إِنَّمَا الْعِلْمُ നിശ്ചയമായും അറിവു عِندَ اللَّـهِ അല്ലാഹുവിങ്കലാണ് وَأُبَلِّغُكُم ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു مَّا أُرْسِلْتُ بِهِ ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു وَلَـٰكِنِّي എങ്കിലും (പക്ഷേ) ഞാന്‍ أَرَاكُمْ നിങ്ങളെ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന ഹൂദ്‌ (عليه السلام) നബിയുടെ ഉപദേശത്തിന്റെയും, അതിനു അവരില്‍നിന്നുണ്ടായ പ്രതികരണത്തിന്റെയും രത്നച്ചുരുക്കമാണിത്. അവര്‍ക്കു ഭവിച്ച ശിക്ഷയെക്കുറിച്ചാണ്‌ തുടര്‍ന്നു പറയുന്നത്. മഴയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍, ഒരു കാര്‍മേഘം ചക്രവാളത്തില്‍ പൊന്തിവരുന്നതു അവര്‍ കാണുകയുണ്ടായി. ഇതവരുടെ ശിക്ഷയുടെ മുന്നോടിയായിരുന്നു. 46:24 فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ ﴾٢٤﴿ അങ്ങനെ, അതു [ആ ശിക്ഷ] തങ്ങളുടെ താഴ്വരകളെ അഭീമുഖീകരിച്ചുകൊണ്ടു (വെളിപ്പെട്ട) ഒരു മേഘമായിക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'ഇതാ, നമുക്കു മഴ നല്‍കുന്ന ഒരു മേഘം (വെളിപ്പെടുന്നു)!' '(അല്ല-) പക്ഷേ, അതു നിങ്ങള്‍ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണ്‌; (അതെ) വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു (ഭയങ്കര) കാറ്റ്! فَلَمَّا رَأَوْهُ അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍ عَارِضًا വെളിപ്പെട്ടതായി, മേഘമായിട്ടു مُّسْتَقْبِلَ അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന أَوْدِيَتِهِمْ അവരുടെ താഴ്വരകളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا عَارِضٌ ഇതാ ഒരു മേഘം (വെളിപ്പെടുന്നു) مُّمْطِرُنَا നമുക്കു മഴ നല്‍കുന്ന بَلْ هُوَ എങ്കിലും അതു مَا اسْتَعْجَلْتُم നിങ്ങള്‍ ധൃതികൂട്ടിയതാണ് بِهِ അതിനു رِيحٌ ഒരു കാറ്റു فِيهَا അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ 46:25 تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ﴾٢٥﴿ '(ആ കാറ്റ്) അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു (നശിപ്പിച്ചു) കളയും!' അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്കു അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു. تُدَمِّرُ അതു തകര്‍ക്കും كُلَّ شَيْءٍ എല്ലാ വസ്തുവെയും بِأَمْرِ رَبِّهَا അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം فَأَصْبَحُوا എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു لَا يُرَىٰ കാണപ്പെടാത്തവിധം إِلَّا مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങളല്ലാതെ كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ الْمُجْرِمِينَ കുറ്റവാളികളായ ജനതക്ക് ഏഴു രാവും എട്ടു പകലും നീണ്ടുനിന്ന അത്യുഗ്രമായ ആ കൊടുങ്കാറ്റ് അവരെ മുഴുവനും നാമാവശേഷമാക്കി; അവരുടെ വാസസ്ഥലമായ ആ പ്രദേശം ഒഴിച്ചു മറ്റെല്ലാം നശിച്ചുപോയി എന്നു സാരം. ആയിശാ (رضي الله عنها) നിവേദനം ചെയ്യുന്നു: ശക്തിയായി കാറ്റടിച്ചു തുടങ്ങിയാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നു: اللَّهمَّ إِنِّي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيْهَا، وَخَيْرَ مَا أُرْسِلَتْ بِهِ، وَأَعُوْذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيْهَا، وَشَرِّ مَا أُرْسِلَتْ بِهِ (അല്ലാഹുവേ! ഇതിന്റെ ഗുണവും, ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണവും, ഇതു അയക്കപ്പെട്ടതിലുള്ള ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ ദോഷത്തില്‍നിന്നും, ഇതുള്‍ക്കൊള്ളുന്നതിന്റെ ദോഷത്തില്‍നിന്നും, ഇതു അയക്കപ്പെട്ടതിലുള്ള ദോഷത്തില്‍നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു.) അങ്ങനെ, അന്തരീക്ഷത്തിനു ഭാവഭേദം വന്നാല്‍, തിരുമേനിക്ക് (പരിഭ്രമം നിമിത്തം) നിറമാറ്റം വരുകയും, അവിടുന്നു അകത്തും, പുറത്തും, മുമ്പോട്ടും, പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക്‌ ആശ്വാസമാകും. ഇതിനെപ്പറ്റി ഞാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ (هَـٰذَا عَارِضٌ مُّمْطِرُنَا) എന്നു ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ!’ (മു; തി; ന.) ആപല്‍സാധ്യതയുള്ള വല്ല സംഭവങ്ങളും കാണുമ്പോള്‍, ആപത്തിനെ ഭയപ്പെടുകയും, വിനയത്തോടും ഭക്തിയോടുംകൂടി അല്ലാഹുവോടു രക്ഷക്കപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ആപത്തുകള്‍, എപ്പോഴാണു, എങ്ങിനെയൊക്കെയാണു സംഭവിക്കുകയെന്നു നമുക്കറിയുകയില്ലല്ലോ. അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:- 46:26 وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٢٦﴿ നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തില്‍ (പലതിലും) തീര്‍ച്ചയായും അവര്‍ക്ക് [ആദിനു] നാം സൗകര്യം നല്‍കുകയുണ്ടായി. അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; അല്ലാഹുവിന്റെ 'ആയത്തു' [ലക്ഷ്യദൃഷ്ടാന്തം]കളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ! ഏതൊന്നിനെക്കുറിച്ചു അവര്‍ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു. وَلَقَدْ مَكَّنَّاهُمْ തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി فِيمَا യാതൊന്നില്‍ إِن مَّكَّنَّاكُمْ നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത فِيهِ അതില്‍ وَجَعَلْنَا لَهُمْ അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു سَمْعًا കേള്‍വി وَأَبْصَارًا കാഴ്ചകളും وَأَفْئِدَةً ഹൃദയങ്ങളും فَمَا أَغْنَىٰ എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല) عَنْهُمْ അവര്‍ക്കു سَمْعُهُمْ അവരുടെ കേള്‍വി وَلَا أَبْصَارُهُمْ അവരുടെ കാഴ്ചകളും ഇല്ല وَلَا أَفْئِدَتُهُم അവരുടെ ഹൃദയങ്ങളുമില്ല مِّن شَيْءٍ യാതൊന്നും (ഒട്ടും) തന്നെ إِذْ كَانُوا അവരായിരുന്നതിനാല്‍ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കുക بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَحَاقَ بِهِم അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു مَّا യാതൊരു കാര്യം كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിച്ചുകൊണ്ടിരിക്കും സാരം: കയ്യൂക്ക്, മെയ്യൂക്ക്, സാമ്പത്തികാഭിവൃദ്ധി മുതലായ പലതിലും നിങ്ങളെക്കാള്‍ മികച്ചവരായിരുന്നു അവര്‍. കാര്യങ്ങള്‍ കണ്ടറിയുവാനുള്ള കണ്ണും കരുത്തും ബുദ്ധി ശക്തിയുമെല്ലാം അവര്‍ക്കുണ്ടായിരുന്നു. അതൊന്നും അവര്‍ വേണ്ടപ്രകാരം ഉപയോഗപ്പെടുത്തിയില്ല. നമ്മുടെ സന്ദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ നിഷേധിച്ചു. അവയെപ്പറ്റി ചിന്തിച്ചതേയില്ല. താക്കീതുകളെ പരിഹസിക്കയും ചെയ്തു. അങ്ങനെ, അവര്‍ക്കു താക്കീതു ചെയ്യപ്പെട്ട ശിക്ഷ അവരെ വലയം ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങള്‍ നിങ്ങള്‍ക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു. വിഭാഗം - 4 46:27 وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ ﴾٢٧﴿ നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവര്‍ [ആ രാജ്യക്കാര്‍] മടങ്ങുവാന്‍ വേണ്ടി, 'ആയത്തു' [ലക്ഷ്യം]കളെ നാം വിവിധ രൂപത്തില്‍ വിവരിക്കുകയും ചെയ്തു. [അവര്‍ സ്വീകരിച്ചില്ല. അതാണ്‌ കാരണം.] وَلَقَدْ أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് مَا حَوْلَكُم നിങ്ങളുടെ ചുറ്റുപാടിലുള്ളതു مِّنَ الْقُرَىٰ രാജ്യങ്ങളില്‍നിന്നു وَصَرَّفْنَا നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു) الْآيَاتِ ആയത്തുകളെ لَعَلَّهُمْ يَرْجِعُونَ അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ 46:28 فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ ﴾٢٨﴿ അല്ലാഹുവിനുപുറമെ (അവങ്കലേക്ക്‌) ഒരു സാമീപ്യകര്‍മ്മമായിക്കൊണ്ട് ആരാധ്യന്മാരായി അവര്‍ സ്വീകരിച്ചുവെച്ചവര്‍, അപ്പോള്‍ എന്തുകൊണ്ടു അവരെ സഹായിച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവര്‍ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അതു, അവരുടെ കള്ള (വാദ)വും, അവര്‍ കെട്ടിച്ചമചിരുന്നതുമത്രെ. فَلَوْلَا نَصَرَهُمُ അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല الَّذِينَ اتَّخَذُوا അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ قُرْبَانًا സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു آلِهَةً ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി بَلْ ضَلُّوا എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി عَنْهُمْ അവരെ വിട്ടു وَذَٰلِكَ അതു إِفْكُهُمْ അവരുടെ കള്ളമാണ്, നുണയാണ് وَمَا كَانُوا അവരായിരുന്നതും يَفْتَرُونَ കെട്ടിച്ചമക്കും ഹിജാസിന്റെ തെക്കു ഭാഗത്തായിരുന്ന അഹ്ഖാഫിലെ നിവാസികളായ ആദിന്റെ ശിക്ഷയെക്കുറിച്ചു മുകളില്‍ പ്രസ്താവിച്ചുവല്ലോ. കൂടാതെ, ഹിജാസിനും ശാമിനും ഇടയില്‍, അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം, ഫലസ്തീനിലെ സോദോം (സദൂം) നിവാസികളായിരുന്ന ലൂത്ത്വ് (عليه السلام) നബിയുടെ ജനത, യമനിലും മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍ മുതലായവരെല്ലാമാണ് ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍’ (مَا حَوْلَكُم) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. തങ്ങളുടെ ദൈവങ്ങള്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ സാമീപ്യസ്ഥാനം അവ നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളെല്ലാം വാദിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘സാമീപ്യകര്‍മ്മമായി ആരാധ്യ വസ്തുക്കളെ സ്വീകരിച്ച്’ (قُرْبَانًا آلِهَةً) എന്നു പറഞ്ഞത്. എന്നാല്‍, ശിക്ഷ വന്നപ്പോള്‍ ആ ദൈവങ്ങളുടെ യാതൊരു സഹായവും അവര്‍ക്കു ലഭിച്ചില്ലെന്നു മാത്രമല്ല, അവരെ ആ ഘട്ടത്തില്‍ കണ്ടെത്താന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. അപ്പോള്‍ ആ വാദം തനി കള്ളവും നുണയുമാണെന്നു തീര്‍ച്ച തന്നെ. മനുഷ്യ വര്‍ഗ്ഗത്തില്‍ സത്യവിശ്വാസികളും, സത്യനിഷേധികളുമുള്ളതുപോലെത്തന്നെ, ജിന്നുവര്‍ഗ്ഗത്തിലുമുണ്ട്. അവരും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ശാസനകള്‍ക്കും ബാധ്യസ്ഥരാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യം ഒരു പ്രകാരത്തില്‍ അവരിലേക്കും ഉണ്ടായിരുന്നു. എന്നിങ്ങനെയുള്ള പല കാര്യങ്ങളും മനസ്സിലാക്കാവുന്ന ഒരു സംഭവമാണ് അടുത്ത ആയത്തുകളില്‍ അല്ലാഹു ഉദ്ധരിക്കുന്നത്;- 46:29 وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ﴾٢٩﴿ (നബിയേ) ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടും കൊണ്ട് ജിന്നുകളില്‍നിന്നുള്ള ഒരു കൂട്ടരെ [ചെറുസംഘത്തെ] നിന്റെ അടുക്കലേക്കു നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്, അതിന്നടുക്കല്‍ അവര്‍ ഹാജറായപ്പോള്‍, 'നിശ്ശബ്ദമായിരിക്കുവിന്‍' എന്നു അവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ, അതു [പാരായണം] നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, തങ്ങളുടെ ജനതയുടെ അടുത്തേക്കു താക്കീതു നല്‍കുന്നവരായും കൊണ്ടു അവര്‍ തിരിച്ചുപോയി. وَإِذْ صَرَفْنَا നാം തിരിച്ചുവിട്ട സന്ദര്‍ഭം إِلَيْكَ നിന്റെ അടുക്കലേക്കു نَفَرًا ഒരു സംഘത്തെ, കൂട്ടത്തെ مِّنَ الْجِنِّ ജിന്നില്‍പെട്ട يَسْتَمِعُونَ അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു الْقُرْآنَ ഖുര്‍ആനെ فَلَمَّا حَضَرُوهُ എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍ قَالُوا അവര്‍ പറഞ്ഞു أَنصِتُوا നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍ فَلَمَّا قُضِيَ അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍ وَلَّوْا അവര്‍ തിരിച്ചു إِلَىٰ قَوْمِهِم തങ്ങളുടെ ജനതയിലേക്കു مُّنذِرِينَ താക്കീതു ചെയ്യുന്നവരായി പത്തില്‍ കുറഞ്ഞ സംഘത്തിനാണ് نَفَر (നഫര്‍) എന്ന വാക്കു അധികവും ഉപയോഗിക്കാറുള്ളത്. ഈ സംഘത്തില്‍ എത്ര ആളുകളുണ്ടായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നു ഖുര്‍ആന്‍ കേട്ടപ്പോള്‍ അവരിലുണ്ടായ പ്രതികരണം വളരെ ശ്രദ്ധേയമാകുന്നു. അവരതില്‍ ആവേശഭരിതരാകുക മാത്രമല്ല, സ്വജനങ്ങളില്‍ ചെന്നു – അടുത്ത വചനങ്ങളില്‍ കാണുന്നതുപോലെ – അവരെ അതുവഴി സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍നിന്നും ഖുര്‍ആന്‍ കേട്ടമാത്രയില്‍, മനുഷ്യേതരവര്‍ഗ്ഗമായ ജിന്നുകള്‍ക്കുപോലും ഇത്രത്തോളം മാനസാന്തരം ഉണ്ടായി. എന്നാല്‍ സ്വവര്‍ഗ്ഗവും സ്വന്തം ജനതയുമായ അറബി മുശ്രിക്കുകള്‍ അതേ ഖുര്‍ആന്റെ നേരെ സ്വീകരിച്ച നിലപാടു എത്ര ശോചനീയം! ജിന്നുകള്‍ തങ്ങളുടെ അനുഭവം സ്വജനങ്ങളെ അറിയിക്കുന്നതും ഉപദേശിക്കുന്നതും നോക്കുക: 46:30 قَالُوا۟ يَـٰقَوْمَنَآ إِنَّا سَمِعْنَا كِتَـٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ﴾٣٠﴿ അവര്‍ പറഞ്ഞു: 'നിശ്ചയമായും, ഞങ്ങള്‍ ഒരു വേദഗ്രന്ഥം (പാരായണം ചെയ്യപ്പെടുന്നതു) കേട്ടു. അത്, അതിന്റെ മുമ്പിലുള്ളതിനെ [മുന്‍വേദഗ്രന്ഥങ്ങളെ] സത്യമാക്കിക്കൊണ്ട് മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. യഥാര്‍ത്ഥത്തിലേക്കും, ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും അതു വഴികാട്ടുന്നു.’ قَالُوا അവര്‍ പറഞ്ഞു يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങള്‍ കേട്ടു كِتَابًا ഒരു ഗ്രന്ഥം أُنزِلَ അതു ഇറക്കപ്പെട്ടിരിക്കുന്നു مِن بَعْدِ مُوسَىٰ മൂസാക്കു ശേഷം مُصَدِّقًا സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു لِّمَا യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള يَهْدِي അതു വഴികാട്ടുന്നു إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്കു وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും ‘മൂസാ (عليه السلام) നബിയുടെ ശേഷം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം’ എന്നു പറഞ്ഞതില്‍നിന്ന് ആ ജിന്നുകള്‍ തൗറാത്തിന്റെ അനുയായികളായിരുന്നുവെന്നു അനുമാനിക്കുവാന്‍ ന്യായമുണ്ട്. ഇവര്‍ യഹൂദരായിരുന്നുവെന്നു പ്രസ്താവിക്കപ്പെട്ടുകാണുന്നതും ഇതുകൊണ്ടായിരിക്കും. മുന്‍ വേദഗ്രന്ഥങ്ങളില്‍ – ഒരു ‘ശരീഅത്തു’ നിയമസംഹിത എന്ന നിലക്കും മറ്റും – തൗറാത്തിനുള്ള മുന്‍ഗണനനിമിത്തമാണ് അങ്ങിനെ പറഞ്ഞതെന്നും വരാന്‍ സാധ്യതയുണ്ട്. الله أعلم ജിന്നുകള്‍ തുടരുന്നു: 46:31 يَـٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴾٣١﴿ ‘ഞങ്ങളുടെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു [ദൂതനു] ഉത്തരം നല്‍കുവിന്‍; അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍: എന്നാലവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും, വേദനയേറിയ ശിക്ഷയില്‍നിന്നു നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്. يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ أَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു وَآمِنُوا بِهِ അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍ يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു وَيُجِرْكُم നിങ്ങളെ കാക്കുകയും ചെയ്യും مِّنْ عَذَابٍ ശിക്ഷയില്‍ നിന്നു أَلِيمٍ വേദനയേറിയ. 46:32 وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ ﴾٣٢﴿ ആരെങ്കിലും അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു ഉത്തരം ചെയ്യാതിരുന്നാല്‍ അവന്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പ്പിക്കുന്നവനൊന്നുമല്ല; അവനു പുറമെ യാതൊരു രക്ഷാകര്‍ത്താക്കളും തനിക്കു ഉണ്ടാവുകയില്ലതാനും. അക്കൂട്ടര്‍ സ്പഷ്ടമായ വഴിപിഴവിലാകുന്നു. وَمَن لَّا يُجِبْ ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു فَلَيْسَ എന്നാല്‍ അവനല്ല بِمُعْجِزٍ അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന) فِي الْأَرْضِ ഭൂമിയില്‍ وَلَيْسَ لَهُ അവനു ഇല്ലതാനും مِن دُونِهِ അവനു പുറമെ أَوْلِيَاءُ രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍ أُولَـٰئِكَ ആ കൂട്ടര്‍ فِي ضَلَالٍ വഴികേടിലാണ് مُّبِينٍ പ്രത്യക്ഷമായ അഹ്മദ്, ബുഖാരീ, മുസ്ലിം, തിര്‍മദീ, നസാഈ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്: ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ചില സഹാബികളൊന്നിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘സൂഖുഉക്കാള്വി’ (سوق عكاظ)ലേക്കു പോയി. പിശാചുക്കള്‍ ആകാശത്തുനിന്നു കട്ടുകേള്‍ക്കുന്നതു അഗ്നിജ്വാല മൂലം തടയപ്പെട്ടിട്ടുണ്ടായിരുന്നു.’ ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടു ജിന്നുകളില്‍ പലരും പല ഭാഗത്തേക്കും പോകുകയുണ്ടായി. തിഹാമഃ (*) യുടെ ഭാഗത്തേക്കു പോയിരുന്ന ജിന്നുകള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും നഖ്‌ലഃ (نخلة)യിലെത്തിയിരുന്നപ്പോള്‍ അവിടെ അവരുമായി ഒത്തുകൂടി. നമസ്കാരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ ഓതുന്നതു അവര്‍ കേട്ടു. ഇതുതന്നെയാണ് (അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞതാണ്) തങ്ങള്‍ ആകാശത്തു നിന്നും തടയപ്പെടുവാന്‍ കാരണമെന്നു അവര്‍ പറഞ്ഞു. അവര്‍ തങ്ങളുടെ ജനതയിലേക്കു മടങ്ങിച്ചെന്നു അവരെ വിവരമറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഈ വിവരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിഞ്ഞതു വഹ്‌യുമൂലമായിരുന്നു.’ (*) ഹിജാസിന്റെ പടിഞ്ഞാറെ കടലോരപ്രദേശങ്ങളാണ് തിഹാമഃ പ്രസ്തുത ജിന്നുകളെക്കുറിച്ച് വഹ്‌യുമുഖേനയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാന്‍ കഴിഞ്ഞതെന്നാണല്ലോ ഇബ്നു അബ്ബാസ്‌ (رضي الله عنهما) ന്റെ മേലുദ്ധരിച്ച ഹദീസിലുള്ളത്. എന്നാല്‍ അഹ്മദു, തിര്‍മദീ, മുസ്ലിം, അബൂദാവുദ്‌ (رحمهم الله) എന്നിവര്‍ അബ്ദുല്ലാഹിബ്നു മസ്ഊദു (رضي الله عنه) പറഞ്ഞതായി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണു: ‘തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിന്നുകളെ കണ്ട അവസരത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നില്ല. ഒരു രാത്രി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ കൂട്ടത്തില്‍നിന്നു കാണാതായി. ഞങ്ങള്‍ അന്വേഷിക്കുകയും, വിവരം കിട്ടാതെ പരിഭ്രമത്തിലാവുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിറാമലയുടെ ഭാഗത്തുനിന്നു വരികയുണ്ടായി. അവിടുന്നു പറഞ്ഞു: ‘ജിന്നുകളുടെ ദൂതന്‍ എന്റെ അടുക്കല്‍ വന്ന് എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്ന് അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിച്ചു. ‘പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അവര്‍ വന്നതിന്റെ ചില അടയാളങ്ങള്‍ കാട്ടിത്തന്നു.’ കൂടാതെ, ഇബ്നു അബ്ബാസ്‌ (رضي الله عنهما) ല്‍ നിന്നുതന്നെ, ഇബ്നു ജരീറും, ത്വബ്റാനീ (رحمهما الله) യും ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍, ആ ജിന്നുകള്‍ ‘നസ്വീബീന്‍’ ദേശക്കാരായിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അവരുടെ ജനതയിലേക്കു ഉപദേഷ്ടാക്കളായി അയച്ചുവെന്നും പ്രസ്താവിച്ചിട്ടുമുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന് ഖുര്‍ആന്‍ കേള്‍ക്കുകയോ, ഉപദേശം കേള്‍ക്കുകയോ ചെയ്തതിനെ സംബന്ധിക്കുന്ന വേറെയും ധാരാളം ഹദീസുകള്‍ ഉണ്ട്. അവ മിക്കതും ഇബ്നുകഥീര്‍ (رحمه الله) തന്റെ തഫ്സീറില്‍ ഉദ്ധരിച്ചുകാണാം. അതെല്ലാം പരിശോധിക്കുമ്പോള്‍, ജിന്നുകളുടെ വരവു ഒന്നിലധികം പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തമായിരുന്നപ്പോഴും, അല്ലാത്തപ്പോഴും, വരവിനെപ്പറ്റി അറിഞ്ഞും, അറിയാതെയും ഉണ്ടായിട്ടുണ്ടെന്നും മനസ്സില്ലാക്കുവാന്‍ സാധിക്കും. സൂക്ഷ്മാന്വേഷികളായ പല മഹാന്മാരും പ്രസ്തുത ഹദീസുകളില്‍നിന്നു അതാണ്‌ മനസ്സിലാക്കിയിട്ടുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന ജിന്നുകളുടെ എണ്ണത്തിലും അവരെ കണ്ട സ്ഥലത്തിലും ഹദീസുകളില്‍ വ്യത്യസ്ഥ പ്രസ്താവനകള്‍ ഉണ്ടാകുവാനുള്ള കാരണവും അതാണ്‌. ചുരുങ്ങിയതു രണ്ടു പ്രാവശ്യമെങ്കിലും സംഭവിച്ചിട്ടുണ്ടെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. രണ്ടു പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ജിന്നുകള്‍ ചെന്നിട്ടുണ്ടെന്നു ഇബ്നു അബ്ബാസു (رضي الله عنهما) പ്രസ്താവിച്ചതായി ത്വബ്റാനീ (رحمه الله) ഉദ്ധരിച്ചിട്ടുമുണ്ട്. (رواه في الاوسط) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപ്പാടിനെപ്പറ്റി ജിന്നുകള്‍ ആദ്യമായി അറിയാനിടവന്ന സംഭവത്തെപ്പറ്റിയാണ് ഇബ്നു അബ്ബാസ്‌ (رضي الله عنهما) ന്റെ ഹദീസില്‍ പ്രസ്താവിച്ചതെന്നും, ആ അവസരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കണ്ടില്ലെന്നും (വഹ്‌യുമൂലമാണ് അതറിഞ്ഞതെന്നും), പിന്നീടു മറ്റൊരു പ്രാവശ്യം ജിന്നുകളുടെ ദൂതന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വന്നു ക്ഷണിച്ചതനുസരിച്ചു അവിടുന്നു അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിക്കുകയുണ്ടായെന്നും. അതാണ്‌ ഇബ്നു മസ്ഊദ് (رضي الله عنه) ഉദ്ധരിച്ച സംഭവമെന്നും ഇമാം ബൈഹഖീ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. (كما في الفتح وابن كثير) ഇന്നത്തെ ‘പുരോഗമന’ വാദക്കാരുടെ ‘പരിഷ്കൃതാശയ’ങ്ങളില്‍ ഒന്നാണല്ലോ ജിന്നുവര്‍ഗ്ഗത്തിന്റെ നിഷേധം. ജിന്നുകള്‍ എന്നു പറയുന്നതു ചില അപരിഷ്കൃത മനുഷ്യവര്‍ഗ്ഗമാണെന്നാണ് അവരുടെ വാദം. ഈ വാദത്തിനു വേണ്ടി വളരെ ഖുര്‍ആന്‍ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാനും, നിരവധി ഹദീസുകളെ കണ്ണു ചിമ്മി നിഷേധിക്കുവാനും അവര്‍ നിര്‍ബ്ബന്ധിതരാകുന്നതും നാം കാണാറുണ്ട്. അക്കൂട്ടത്തില്‍, ഇവിടെ (29-ാം വചനത്തില്‍) പ്രസ്താവിച്ച ജിന്നുകളുടെ സംഘം (نَفَرًا مِّنَ الْجِنِّ) കൊണ്ടുദ്ദേശ്യവും മനുഷ്യര്‍ തന്നെയാണെന്നു ഇവര്‍ പറയുന്നു. മക്കാമുശ്രിക്കുകളുടെ ഉപദ്രവത്തെ ഭയന്നു പട്ടണത്തിലേക്കു വരുവാന്‍ ധൈര്യപ്പെടാത്ത ഏതോ അന്യദേശക്കാരായിരുന്നു അതെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പട്ടണത്തിനു വെളിയില്‍വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തുകയാണ് അവര്‍ ചെയ്തിരുന്നതെന്നും, ആ സംഭവമാണ് ഇവിടെ പ്രസ്താവിച്ചതെന്നുമാണ് അവരില്‍ ചിലരുടെ പുതിയ കണ്ടുപിടുത്തം. എന്നാല്‍, സൂ: ജിന്നിലെ ആദ്യവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ നിന്നു ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടതിനെപ്പറ്റി പറയുന്നതു ഇങ്ങിനെയാണ്‌: قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ (ജിന്നുകളില്‍ നിന്നൊരു കൂട്ടര്‍ ശ്രദ്ധിച്ചു കേട്ടുവെന്നു എനിക്കു വഹ്‌യു നല്‍കപ്പെട്ടിരിക്കുന്നുവെന്നു പറയുക). അപ്പോള്‍, ജിന്നുകള്‍ ഖുര്‍ആനിലേക്കു ശ്രദ്ധകൊടുത്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുന്നതു വഹ്‌യു മുഖേനയാണല്ലോ. ഈ സംഗതി ഇബ്നു മസ്ഊദ് (رضي الله عنه) ല്‍ നിന്നു നാം ഒന്നാമതായി ഉദ്ധരിച്ച ഹദീസിലും പ്രസ്താവിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെങ്കില്‍, ആ സംഭവത്തെക്കുറിച്ചുതന്നെയാണ് ഈ പറഞ്ഞിരിക്കുന്നത്. അതല്ല – ഹദീസുകളില്‍നിന്നും മഹാന്മാരുടെ പ്രസ്താവനകളില്‍നിന്നും മനസ്സിലാകുന്നതുപോലെ – ഒന്നിലധികം പ്രാവശ്യം അതു സംഭവിച്ചിട്ടുണ്ടെങ്കില്‍, അവയില്‍ ആദ്യത്തേതിനെക്കുറിച്ചായിരിക്കും ഈ പറഞ്ഞിരിക്കുന്നത്. ഇവര്‍ ജല്‍പ്പിക്കുന്നതുപോലെ, ജിന്നുകളുടെ സംഘം എന്നു പറഞ്ഞതിന്റെ വിവക്ഷ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ ഏതോ ഒരു വിഭാഗം മനുഷ്യന്മാരായിരുന്നുവെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കാണാതിരിക്കുന്നതെങ്ങിനെ?! ഒരു സംഘം മനുഷ്യന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കൂടിക്കാഴ്ച നടത്തുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു ഖുര്‍ആന്‍ കേള്‍ക്കുകയും, അവര്‍ നാട്ടില്‍ ചെന്നു അതുപ്രകാരം പ്രബോധനം നടത്തുകയും ചെയ്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു വന്നപ്പോള്‍ മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളുവെന്നു പറയുവാന്‍ ബുദ്ധിയുള്ളവരാരെങ്കിലും മുതിരുമോ?! ചുരുക്കത്തില്‍, ജിന്നു എന്നു ഒരു പ്രത്യേക വര്‍ഗ്ഗമില്ലെന്ന ഇവരുടെ വാദത്തില്‍ നിന്നു ഉത്ഭവിച്ച അനേകം പൊള്ളയായ വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണ് ഇതും. അതുകൊണ്ടു അതിനെപ്പറ്റി ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ച് ഖുര്‍ആന്റെയും , ഹദീസിന്റെയും പ്രസ്താവനകള്‍ക്കു എതിരായി ഈ ‘പുരോഗമനക്കാര്‍’ ഇറക്കുമതി ചെയ്തിട്ടുള്ള എല്ലാ നവീനവാദങ്ങളെയും സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം ശക്തിയുക്തം ഖണ്ഡിച്ചു കഴിഞ്ഞതാണ്. ഖുര്‍ആനിലും ഹദീസിലും യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഏതൊരു സത്യാന്വേഷിക്കും മതിയായ തെളിവുസഹിതം ജിന്നുകളെ സംബന്ധിച്ച പല വിവരങ്ങളും അതില്‍ നാം ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. അവിടെ നോക്കുക. 46:33 أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٣٣﴿ അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സ്രിഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവന്‍ തന്നെയാണെന്നു?! അല്ലാതേ! നിശ്ചയമായും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ. أَوَلَمْ يَرَوْا അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَلَمْ يَعْيَ ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത بِخَلْقِهِنَّ അവയെ സൃഷ്ടിച്ചതുകൊണ്ടു بِقَادِرٍ കഴിവുള്ളവന്‍ തന്നെ (എന്നു) عَلَىٰ أَن يُحْيِيَ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ بَلَىٰ അല്ലാതേ, (അതെ) إِنَّهُ നിശ്ചയമായും അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ് 46:34 وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴾٣٤﴿ അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) ‘ഇതു യഥാര്‍ത്ഥം തന്നെയല്ലേ?!’ അവര്‍ പറയും: ‘(അതെ) അല്ലാതേ - ഞങ്ങളുടെ റബ്ബ് തന്നെയാണ (സത്യം)!’ അവന്‍ [റബ്ബ്] പറയും: ‘എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍!'. وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ عَلَى النَّارِ നരകത്തിങ്കല്‍ أَلَيْسَ هَـٰذَا ഇതല്ലേ بِالْحَقِّ യഥാര്‍ത്ഥം, വാസ്തവം തന്നെ قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ وَرَبِّنَا ഞങ്ങളുടെ റബ്ബ് തന്നെയാണ് قَالَ അവന്‍ പറയും فَذُوقُوا എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ അവിശ്വസിക്കുക സത്യനിഷേധികളുടെ പര്യവസാനം മേല്‍വിവരിച്ച പ്രകാരമായിരിക്കും. എങ്കിലും, തല്‍ക്കാലം ഭൂമിയില്‍ വെച്ച് അവര്‍ മൂലം സത്യവിശ്വാസികള്‍ക്കു കുറെ സ്വൈര്യക്കേടും ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കുമല്ലോ. അതു കൊണ്ടു ക്ഷമ കൈക്കൊള്ളുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദേശിക്കുന്നു:- 46:35 فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَـٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَـٰسِقُونَ ﴾٣٥﴿ ആകയാല്‍, ‘റസൂലു’കളാകുന്നു ദൃഢമനസ്കന്മാര്‍ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവര്‍ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. അവരോടു വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന കാര്യം [ശിക്ഷ] അവര്‍ കാണുന്ന ദിവസം, ഒരു പകലിന്റെ ഒരു നാഴികനേരമല്ലാതെ അവര്‍ (ഭൂമിയില്‍) താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇതു) ഒരു പ്രബോധനമത്രെ! എന്നാല്‍, തോന്നിയവാസികളായ ജനങ്ങളല്ലാതെ നാശത്തിലകപ്പെടുമോ?! [ഇല്ല]. فَاصْبِرْ ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക كَمَا صَبَرَ ക്ഷമിച്ചതുപോലെ أُولُو الْعَزْمِ ദൃഢമനസ്കന്മാര്‍ مِنَ الرُّسُلِ റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള وَلَا تَسْتَعْجِل നീ ധൃതിപ്പെടുകയും ചെയ്യരുതു لَّهُمْ അവര്‍ക്കുവേണ്ടി, അവരോടു كَأَنَّهُمْ അവര്‍ .... പോലെയിരിക്കും يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം مَا يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ലാത്ത (പോലെയിരിക്കും) إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّن نَّهَارٍ ഒരു പകലില്‍നിന്നു, പകലിന്റെ بَلَاغٌ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍ فَهَلْ يُهْلَكُ എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ إِلَّا الْقَوْمُ ജനതയല്ലാതെ الْفَاسِقُونَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ أُولُو الْعَزْمِ (ദൃഢമനസ്കതയുള്ളവര്‍) എന്ന വിശേഷണം എല്ലാ മുര്‍സലുകളെയും പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, മുര്‍സലുകളില്‍ പ്രധാനികളായ ചിലരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും വരാം. ഇങ്ങിനെ രണ്ടഭിപ്രായങ്ങളും ഇവിടെയുണ്ട്. ഒന്നാമത്തേതനുസരിച്ച് مِنَ الرُّسُلِ (‘മിന-ര്‍-റുസൂലി’) എന്ന വാക്കിനു ‘റസൂലുകളാകുന്ന’ എന്നും, രണ്ടാമത്തേതനുസരിച്ച് ‘റസൂലുകളില്‍ നിന്നുള്ള’ എന്നും അര്‍ത്ഥമാക്കുന്നതു നന്നായിരിക്കും. രണ്ടര്‍ത്ഥത്തിനും സാധ്യതയുണ്ടുതാനും. രണ്ടാമത്തെ അഭിപ്രായക്കാരില്‍ ചിലര്‍ പറയുന്നത്, സൂ: അന്‍ആം 83 – 90ല്‍ പേരു പറയപ്പെട്ടിട്ടുള്ള റസൂലുകളാണ് ‘ദൃഢമനസ്കരായ റസൂലുകള്‍’ (أُولُو الْعَزْمِ مِنَ الرُّسُلِ) എന്നാകുന്നു. വേറെ ചില അടിസ്ഥാനത്തില്‍ മറ്റു ചിലര്‍, ഒമ്പതെന്നും , ആറെന്നും , അഞ്ചെന്നും പറയുന്നവരുമുണ്ട്. അഞ്ചു പേരാണെന്ന അഭിപ്രായ പ്രകാരം നമ്മുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസ (عليهم السلام) എന്നിവരുമാണത്. സൂ: ശൂറാ 13-ാം വചനത്തിലും, സൂ: അഹ്സാബ് 7-ാം വചനത്തിലും ഈ അഞ്ചു പേരെപ്പറ്റിയും അവരുടെ പേരു പറഞ്ഞുകൊണ്ടു പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിനാണു കൂടുതല്‍ ന്യായം കാണുന്നത്. الله أعلم പരലോകജീവിതത്തിലെ ശിക്ഷകളും ഒടുക്കമില്ലാത്ത അനുഭവങ്ങളും കാണുമ്പോള്‍ മുമ്പ് തങ്ങള്‍ക്കു കഴിഞ്ഞു പോയ ഐഹികജീവിതം എത്രയോ തുച്ഛമായിരുന്നതായി അവര്‍ക്കു തോന്നും. അതെ, ഒരു പകലിന്റെ ഒരു നാഴികനേരം മാത്രമേ തങ്ങള്‍ ഭൂമിയില്‍ താമസിച്ചിട്ടുള്ളുവെന്നപോലെ അനുഭവപ്പെടും. സൂറത്തിന്റെ അവസാനത്തിലെ ചോദ്യം വളരെ അര്‍ത്ഥഗര്‍ഭമാകുന്നു. അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് ദുര്‍ന്നടപ്പിലും, തോന്നിയവാസത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്കു കനത്ത ഒരു താക്കീതാണത്. [اللهم لك الحمد ولك المنة والفضل] 46. الأحقاف - അല്‍ അഹ്ഖാഫ് സൂറത്തുല്‍ അഹ്ഖാഫ് : 01-20 സൂറത്തുല്‍ അഹ്ഖാഫ് : 21-35 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒരു വർഷത്തെ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്തു; പിന്നിൽ റഷ്യൻ പ്രസിഡന്റിന്റെ ഏജന്റുമാരെന്ന് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ – Liz Truss’s Phone Was Hacked By Vladimir Putin’s Agents ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ സ്വകാര്യഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ വിദേശകാര്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഏജൻസിയാണ് ഹാക്കിംഗിന് ... യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കറുടെ നൂറിലധികം ട്വീറ്റുകൾ ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയും ഹാക്കർ പോസ്റ്റ് ... കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; നിമിഷങ്ങൾക്കുള്ളിൽ പുന:സ്ഥാപിച്ച് അധികൃതർ ന്യൂഡൽഹി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കർമാർ അക്കൗണ്ടിന്റെ പേര് മാറ്റി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് ...
വർക്കല: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വയോജനങ്ങൾക്ക് സൗജന്യ വിനോദ യാത്ര ഒരുക്കി സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയും. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ.യും തോന്നയ്ക്കൽ സായിഗ്രാമവുമായി സഹകരിച്ച് ആണ് സായിഗ്രാമിലെ അന്തേവാസികളായ വയോജനങ്ങൾക്ക് യാത്ര ഒരുക്കിയത്. ഇവർക്കായി സമീപ മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ യാത്ര ഒരുക്കിയത്. വർക്കല പാപനാശം ബീച്ചിൽ ഇവർക്കായി നാടൻ പാട്ടും കലാ വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. കലാവിരുന്നിനു പ്രശസ്ത നാടൻ പാട്ട് കലാകാരൻ അഭിജിത് പ്രഭ നേതൃത്വം നൽകി. സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ എന്നിവർ നേതൃത്വം നൽകി. More News Sports ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍ ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഒരു അട്ടിറി. കരുത്തരനായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് ടുണീഷ്യയാണ് തോല്‍പിച്ചത്. 58-ാം മിനിറ്റില്‍ വഹ്ബി ഖസ്‌റിയാണ് ഗോള്‍ നേടിയത്. പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ പ്രമുഖ താരങ്ങൾക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും, ടുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. എങ്കിലും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അവര്‍ക്ക് തല ഉയര്‍ത്തി ഖത്തറില്‍ നിന്ന് മടങ്ങാം. മറ്റൊരു മത്സരത്തില്‍, ഡെന്മാര്‍ക്കിനെ 1-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് […] Business സ്പെഷ്യലൈസ്ഡ് ക്രിട്ടിക്കല്‍ ഇല്‍നെസ് സേവനങ്ങള്‍ക്കായി ടാറ്റാ എഐഎ ലൈഫ് മെഡിക്സുമായി സഹകരിക്കും കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 300 ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരും 4500-ല്‍ പരം മുന്‍നിര, സ്വതന്ത്ര മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളും ഉള്ള മെഡിക്കല്‍ മാനേജുമെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള കമ്പനിയായ മെഡിക്സുമായി സഹകരണത്തിലേര്‍പ്പെട്ടു. ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാന്‍ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും. ടേം, സേവിങ്സ്, പെന്‍ഷന്‍ വിഭാഗങ്ങളില്‍ പെട്ട ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങുന്ന പോളിസി […] കേരളം അതൃപ്തി അകലുന്നു! പാര്‍ട്ടി പരിപാടിയില്‍ വിട്ടുനില്‍ക്കുന്ന ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു; വിഴിഞ്ഞം വിഷയത്തില്‍ പ്രസ്താവന ഇറക്കിയ ഇടതുമുന്നണി കണ്‍വീനര്‍ നല്‍കുന്നത് മ... തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […] Business എംവൈകെ ലാറ്റിക്രീറ്റ് എംഎസ് ധോണിയെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […] കേരളം പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്മെന്റ് പ്രഭാഷണം നാളെ ; സംസ്കൃത സർവ്വകലാശാലയിൽ എം. എ. ബേബി പ്രഭാഷണം നടത്തും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […] Middle East & Gulf കുവൈറ്റ് ടൂറിസത്തിന് പുത്തൻ ഭാവം നൽകി ഫ്ലൈ വേൾഡ് ലക്ഷ്വറി പ്രവർത്തനമാരംഭിക്കുന്നു കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […] അന്തര്‍ദേശീയം ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളിൽ യുഎസ് ഇടപെടൽ ആവശ്യമില്ലെന്നു ചൈന ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്. എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും […] Middle East & Gulf യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. Business ചീസി ജി ടാക്കോയില്‍ പുതിയ ടാക്കോ വെജ്, നോണ്‍ വെജ് വേരിയന്റുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് പെപ്‌സിയും കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു. ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ […] Load More Don't Miss പൊളിറ്റിക്‌സ് ചാൻസലറെ മാറ്റൽ ബില്ലിൽ ഉദ്ദേശകാരണം വ്യക്തമല്ലെന്ന് നോട്ടെഴുതിയ ബി. അശോകിന് മന്ത്രിസഭയുടെ കടുത്ത വിമർശനം; കൃഷി വകുപ്പ്‌ സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാനുള്ള ചുമതല മന്ത്രി പി.... തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് […] കേരളം മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പൊലീസ്; നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, വിവാദ പരാമർശത്തില്‍ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളം സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുന്നു. നാലു വർഷ ബിരുദം നടപ്പാക്കുമ്പോൾ മൂന്നാം വർഷം കുട്ടികളെ ഇറങ്ങിപ്പോവാൻ അനുവദിക്കരുതെന്ന് അദ്ധ്യാപകർ. ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാര... തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുകയാണ്. നാലുമാസം കൊണ്ട് എല്ലാ സർവകലാശാലകളിലെയും സിലബസ് പരിഷ്കരിക്കാനാവില്ലെന്നും തങ്ങളുടെ ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാരങ്ങൾ വേണ്ടെന്നും അദ്ധ്യാപകർ നിലപാടെടുത്തതോടെ സർക്കാരിന്റെ പരിഷ്കരണം പാളുമെന്ന ഘട്ടത്തിലായി. വിദ്യാർത്ഥികളിൽ നൈപുണ്യ വികസനം വളർത്താൻ പ്രത്യേക കോഴ്സുകൾ വേണ്ടെന്നും നിലവിലെ കോഴ്സുകളുടെ സിലബസിൽ നൈപുണ്യവികസനം ഉൾപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശിൽപ്പശാലയിൽ അദ്ധ്യാപകർ നിർദ്ദേശമുയർത്തി. നാലുവർഷ ബിരുദ കോഴ്സുകളിൽ അവസാന സെമസ്റ്റർ പൂർണമായി വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയായിരിക്കണമെന്നാണ് യു.ജി.സിയുടെ […] പൊളിറ്റിക്‌സ് വിഴിഞ്ഞത്ത് നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം! ആരോപണവുമായി കെ. സുധാകരന്‍ തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. News ഇംഗ്ലണ്ടിൽ ചരിത്രത്തിലാദ്യമായി ക്രിസ്ത്യാനികൾ ന്യൂനപക്ഷം. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി വന്നപ്പോൾ ബ്രിട്ടനും ഇന്ത്യയും ഭായ്.. ഭായ് ! പാമ്പിനെയുംകൊണ്ട് ഷൈനിങ് നടത്തിയ വാവ സുരേഷിന് പണികിട്ടി – ... 1 . ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങളുണ്ടെന്നും ഇന്ത്യൻ വംശജൻ കൂടിയായ സുനാക്. 2 . മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്ന് കോടതി. 3 . മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ജിയാങ് […] ജില്ലാ വാര്‍ത്തകള്‍ കൈവിട്ട ആഘോഷം! കോഴിക്കോട് വാഹനങ്ങളിൽ ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം; വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യും കോഴിക്കോട് : കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. വിവിധ രാജ്യങ്ങളുടെ പതാക ഏന്തി നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വാഹനം ഒാടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളം വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്... നമ്മുടെ വികസന സങ്കല്പങ്ങള്‍ ആകെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ യൂറോപ്പ് എങ്ങിനെയാണ് വികസിച്ചത് ? അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചത്. മികച്ച റോഡുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം, ശുദ്ധജലം, വൈദ്യുതി ഇവയിലായിരുന്നു ശ്രദ്ധ. നല്ല ഹൈവേകള്‍ ഉണ്ടായാല്‍ അതിനു സമീപത്ത് ഉപഗ്രഹ നഗരങ്ങള്‍ രൂപംകൊള്ളും. തിരുവനന്തപുരം, കൊച്ചി ബൈപാസുകള്‍ ഉദാഹരണം. അവക്കിരുവശവുമാണല്ലോ ഇപ്പോള്‍ വികസനം. ഇടറോഡുകളും ട്രാഫിക്ക് ബ്ലോക്കും നമ്മുടെ ശാപങ്ങളാണ്. അതിനു പകരമാവില്ല കെ-റെയിലും വിമാന താവളങ്ങളും. നല്ല റോഡുകള്‍ […]
തിരമാലകൾക്ക് ഒരായിരം കഥകൾ പറയുവാനുണ്ടല്ലോ. അങ്ങനെ, ആ കഥകളും കേട്ട് കടൽത്തീരത്തുകൂടി അയാൾ നടന്നു നീങ്ങിയപ്പോഴാണ് വള്ളിനിക്കറണിഞ്ഞ ആ കുട്ടിയെ ശ്രദ്ധിച്ചത്. കണ്ടാലേ അറിയാം അവൻ സ്‌കൂളിൽ പോയിട്ടില്ലെന്ന് – അന്നു മാത്രമല്ല, ഒരിക്കലും! ഓരോ തിരയും കരയിലടിച്ച് വിട വാങ്ങുമ്പോഴെല്ലാം അവൻ അത്യുത്സാഹത്തോടെ ഓടിനടന്ന് എന്തോ പെറുക്കി എടുക്കുന്നു. അത് ഉടനെ കടലിലേക്ക് വലിച്ചെറിയുന്നു. പിന്നെയും കുനിഞ്ഞെടുത്ത് കടലിലേക്കിടുന്നു. അടുത്ത തിരമാല തീരത്തെത്തുംമുമ്പ് ചെയ്തുതീർക്കാനുള്ള പണിപോലെ അവൻ പരിശ്രമിക്കുന്നു. അയാളുടെ കൗതുകത്തിന് മെല്ലെ ഗൗരവമേറി. പ്രകൃതിസ്‌നേഹിയായ അയാൾക്കത് അനുവദിച്ചുകൊടുക്കാൻ മനസ് സമ്മതിച്ചില്ല. കല്ലും ചെളിയുമെല്ലാം കടലിലേക്കെറിഞ്ഞാൽ കടൽ മലിനമാകില്ലേ? അവന്റെ കുസൃതി അല്പം അതിരുകടക്കുന്നതായി തോന്നി. അയാൾ അവന്റെ അടുത്തുചെന്ന് ചോദിച്ചു: ”നീ എന്താണീ ചെയ്യുന്നത്?” ”സാറേ, എന്റെ കൈയിലിരിക്കുന്ന ഈ സ്റ്റാർ ഫിഷിനെ കണ്ടില്ലേ? പാവം! ശ്വസിക്കുവാൻ വെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ്. ഓരോ തിരമാല തീരത്തെത്തുമ്പോഴും ഇങ്ങനെ നൂറുകണക്കിന് സ്റ്റാർ ഫിഷുകളാണ് കരയിൽ കുടുങ്ങുന്നത്. അടുത്ത തിരമാല ഇവിടംവരെ എത്തിയില്ലെങ്കിൽ ഈ പാവങ്ങളെല്ലാം ഈ മണൽപുറത്തുകിടന്ന് ചത്തുപോകും! കണ്ടോ എത്രയെണ്ണമാണ് അങ്ങനെ ചത്തുപോയിരിക്കുന്നത്. ”അതിന് നീ ചെയ്യുന്നതെന്താണ്?” അയാൾ ആകാംക്ഷയോടെ ചോദിച്ചു. ”ഞാനീ സ്റ്റാർഫിഷുകളെ പെറുക്കിയെടുത്ത് വീണ്ടും കടലിലേക്കിടും. അങ്ങനെ അവ വീണ്ടും ജീവിക്കും!” ”ഈ തീരത്തുള്ള എല്ലാ സ്റ്റാർഫിഷുകളെയും നിനക്ക് രക്ഷിക്കാനാവുമോ?” ”ഒരിക്കലുമില്ല.” അവൻ തന്നെത്തന്നെ വിലയിരുത്തി മറുപടി നൽകി. ”നീ രക്ഷിക്കുന്ന ഇവയെക്കാളധികം എണ്ണം ഈ തീരത്തുകിടന്ന് പിടഞ്ഞു ചാകുന്നു. പിന്നെ എന്തിനീ പാഴ്‌വേല?” അയാൾ അവനെ പിന്തിരിപ്പിക്കാൻ നോക്കി. ”അങ്ങനെയല്ല സാർ. ഒരു സ്റ്റാർഫിഷിനെ മാത്രമേ എനിക്ക് രക്ഷിക്കാനായുള്ളൂവെങ്കിലും അതിനെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യമല്ലേ?” അവൻ പറഞ്ഞത് ശരിയാണ്. അക്ഷരജ്ഞാനമില്ലെങ്കിലും സ്വർഗത്തിന്റെ ജ്ഞാനം അവനിലുണ്ട്. ആ സ്റ്റാർഫിഷിന്റെ ജീവിതത്തിൽ ഒരു വ്യത്യാസം സൃഷ്ടിക്കുവാൻ അവന് സാധിച്ചു. അവൻ രക്ഷിച്ച ഓരോ സ്റ്റാർഫിഷും മരണസാധ്യതയിൽനിന്നും ജീവനിലേക്ക് മടങ്ങിയപ്പോഴെല്ലാം അവന്റെ ആവേശവും സംതൃപ്തിയും വാനോളം ഉയർന്നു.
വായനക്കാരനാകുന്നത് ജീവിതലക്ഷ്യത്തിൻ്റെ ഭാഗമായി കാണുന്നവരുണ്ട്. വായിക്കുന്നവർക്കേ എഴുതാനൊക്കൂ. ഒരു കമ്പോളത്തിൽ എന്താണ് വിൽക്കേണ്ടതെന്ന് അറിയണമെങ്കിൽ, അവിടെ എന്തൊക്കെയാണുള്ളതെന്ന് ആദ്യം മനസ്സിലാക്കണം. വായിക്കുന്നത് ഒരു പ്രവർത്തനമാണ് .ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സമയം, പൂർണശ്രദ്ധയുള്ള സമയം വായനയ്ക്ക് നീക്കിവയ്ക്കണമെന്ന് പറഞ്ഞത് അമെരിക്കൻ പരിസ്ഥിതിചിന്തകനായ ഹെൻറി ഡേവിഡ് തോറോയാണ് . വായിക്കുമ്പോൾ പെരുവിരലിൽ എഴുന്നേറ്റു നിൽക്കുന്നപോലെ വികാരംകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞത് അതിനോടുള്ള ലഹരി മനസ്സിലാക്കിക്കൊണ്ടാണ്. അമേരിക്കയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വായനക്കാരിലൊരാളാണ് സാഹിത്യപ്രവർത്തകയായ മരിയ പൊപോവ .അവർ 2006 ൽ തുടങ്ങിയ 'ബ്രെയിൻ പിക്കിംഗ്സ് 'എന്ന സൈറ്റ് അമൂല്യമായ നിധിയായി മാറിയിരിക്കുന്നു.കഴിഞ്ഞയാഴ്ച അവർ അതിൻ്റെ പേര് 'മാർജിനാലിയ' എന്നാക്കി.സത്യാന്വേഷണം, പ്രകൃതിസ്നേഹം , സർഗ്ഗാത്മകത ,ആത്മീയത, ജൈവലോകം ,ചിത്രകല തുടങ്ങി കോരിത്തരിക്കുന്ന വിഷയങ്ങളിൽ അവർ വായിച്ചതും ചിന്തിച്ചതുമാണ് അതിൽ പരിചയപ്പെടുത്തുന്നത്. അഗാധവും തീവ്രവുമായ ഒരു ആവേഗം ശരീരത്തിലൂടെ കടന്നുപോകുന്ന അനുഭവമാണ് വായിക്കുമ്പോൾ സംഭവിക്കുന്നതെന്ന് അവർ അറിയിക്കുന്നു .അവരുടെ വാക്കുകൾ ഇങ്ങനെ :'വായന നമ്മുടെ ഉള്ളിൽ നമ്മോടുതന്നെ നടക്കുന്ന ഒരു സംവാദമാണ് .എഴുതുമ്പോൾ ഞാൻ എന്നോടാണ് സംവദിക്കുന്നത് ; വായിക്കുമ്പോൾ നിങ്ങൾ നിങ്ങളോടും. ഒരു പുസ്തകം വായിക്കുകയോ ആരെയെങ്കിലും സ്നേഹിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ അതിലേക്ക് കൊണ്ടുവരുന്നത്, നിങ്ങളുടെ ആകെ സത്തയാണ് .നമ്മൾ എന്താണോ അത് മുഴുവനും ,നമ്മുടെ അതുവരെയുള്ള എല്ലാ അനുഭവങ്ങളും അതിലേക്ക് കൂട്ടിച്ചേർക്കുകയാണ്. നമ്മുടെ അസ്തിത്വക്കുറിച്ചുള്ള ഉത്തരമില്ലാത്ത ഓരോ ചോദ്യവും അതിൽ പ്രതിധ്വനിക്കുന്നതായി അനുഭവിക്കുന്നു .അതിലൂടെ നമ്മൾ ഉണരുകയാണ് പ്രബുദ്ധത നേടുകയാണ്',. എന്നാൽ വായന സാഹിത്യരചയിതാക്കളിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ച് അറിയാൻ പ്രയാസമാണ് .പലരും സ്വന്തം കൃതികൾ മാത്രമാണ് വായിക്കുന്നത്. വലിയ ലേഖനങ്ങൾ അവഗണിക്കുന്നവർ, രണ്ടോ മൂന്നോ വാചകങ്ങൾ കൊടുത്താൽ വായിക്കും. മലയാളത്തിലെ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങളിലോ എഴുത്തിലോ, പൊതുവിൽ ,മറ്റുള്ളവരുടെ കൃതികൾ വായിച്ചതിൻ്റെ തെളിവൊന്നും കാണാനില്ല. സ്നേഹത്തിൻ്റെ സുഗന്ധം സാഹിത്യകാരസമൂഹത്തിൻ്റെ മേഖലയിൽ എങ്ങനെ ജീവിക്കണമെന്ന് അറിയില്ല. അസഹിഷ്ണുതയും വിദ്വേഷവും ഈ മേഖലയിൽ പാടില്ലാത്തതാണ്. എന്നാൽ മൂല്യബോധം നിശിതമായിരിക്കണം. എം. ഗോവിന്ദൻ എഴുതിയ 'ബഷീറിൻ്റെ പുന്നാരമൂഷികൻ ' എന്ന കഥ എങ്ങനെയാണ് ജനിക്കുന്നത്? അതിൽ ബഷീറിനോടുള്ള സ്നേഹമാണുള്ളത്. അതൊരു സുഗന്ധമാണ്. ബഷീറിനോടു സ്നേഹം തോന്നാൻ കാരണമെന്താണ്? ജീവിതത്തിൻ്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന ബഷീറിൻ്റെ അനുഭവങ്ങളുടെ നിലീനമായ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .ബഷീറിനെ വായിക്കുമ്പോൾ, അദ്ദേഹവുമായി ഇടപഴകുമ്പോൾ , മറ്റൊരുടെയും സമ്മർദമില്ലാതെ ഒരു തരം അഭിനിവേശമുണ്ടാകുന്നു. ഇത് സാഹിത്യത്തോട് അദമ്യമായ താല്പര്യമുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും.രചയിതാക്കളോട് പ്രത്യേക താല്പര്യം തോന്നും. എഴുത്തുകാരനുവേണ്ടി ഒരു മ്യൂസിയം , (ഓൺലൈനിലോ ,കെട്ടിടത്തിലോ) ഉണ്ടാകുന്നതിൻ്റെ പിന്നിലുള്ള വികാരം ഇതാണ്. സാഹിത്യപ്രവർത്തകരുടെ സമൂഹത്തിലെ പരസ്പരസ്നേഹവും സംവാദവും നിലച്ചതുകൊണ്ട് ഇപ്പോൾ ആർക്കും അങ്ങനെയുള്ള വികാരങ്ങൾ ഉള്ളതായി തോന്നുന്നില്ല. ബഷീറിൻ്റെ കഥയിൽ എം.പി പോളും മറ്റും കഥാപാത്രങ്ങളായി വരുന്നത് മഹാസംവാദത്തിൻ്റെ സുന്ദരമായ അടയാളങ്ങളാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള എന്തിനു 'ബഷീറിൻ്റെ വീട്ടിൽ വാൻഗോഗ് ' എന്ന കഥയെഴുതി ? ബഷീർ ,വാൻഗോഗ് എന്നിവരോടുള്ള സ്നേഹവും ആദരവുമാണ് അതിൽ പ്രതിഫലിക്കുന്നത്. ഇന്നു ധാരാളം പേർ എഴുതുന്നുണ്ടെങ്കിലും പലർക്കും സ്വന്തം രചനകൾ വെളിച്ചം കണ്ടാൽ മതി.മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ നേരമില്ലാതായി എന്നതാണ് വാസ്തവം. താൻ മാത്രം അതിജീവിക്കണമെന്ന് അവർ ചിന്തിക്കുന്നുണ്ടോ എന്നു സംശയിച്ചു പോകും.എന്നാൽ അയ്യപ്പപ്പണിക്കരോ ,എ. അയ്യപ്പനോ മാത്രമായി സാഹിത്യത്തിൽ നിൽക്കില്ല .അവർക്ക് പിറകിലുള്ള ധാരാളം കവികൾ കൂടി വേണം. കുഞ്ചൻ നമ്പ്യാരും ചെറുശ്ശേരിയുമില്ലെങ്കിൽ ചങ്ങമ്പുഴയോ കുഞ്ഞിരാമൻനായരോ ഇല്ല. നമ്മുടെ സാഹിത്യ ,സാംസ്കാരിക ജീവിതത്തിൻ്റെ ചരിത്രത്തിൽ നിന്നാണ് നിങ്ങൾ എഴുതുന്നത്. അതാണ് പശ്ചാത്തലം .ആ പശ്ചാത്തലത്തെ നിങ്ങൾക്ക് വിമർശിക്കാം ; അപ്പോഴും നിങ്ങൾ അതിനെ സ്നേഹിക്കുകയാണ്. വിമർശനം ക്രമംതെറ്റിക്കാനുള്ള ശ്രമമാണ്; സാഹിത്യത്തെ ഇല്ലാതാക്കാനുള്ള പദ്ധതിയല്ല. വായനയുടെ ഉന്മാദം പുസ്തകങ്ങൾ എനിക്ക് മാംസവും മരുന്നും പോലെയാണെന്ന് പറഞ്ഞ ഡേവിഡ് ബോവിയെ ഓർക്കാം. വായിക്കുന്നവനേ ഉന്മാദമുള്ളു .വായന ഒരു നാഗരികതയാണ്. വിവിധ മതക്കാരും അഭിപ്രായക്കാരും തിങ്ങിപ്പാർക്കുന്ന ഒരിടം .അവിടെ ചരിത്രമുണ്ട്, ചരിത്രാവശിഷ്ടങ്ങളുണ്ട്. എല്ലാ നഗരങ്ങളും ഓർക്കാൻ വിസമ്മതിക്കുന്നതും സത്യമായതുമായ ഒരു കാര്യമുണ്ട്. ആ നഗരം മറന്നുകളഞ്ഞ, ഉപേക്ഷിച്ച ,നശിപ്പിച്ച പുസ്തകങ്ങളുടെ കാര്യമാണത്. ഓരോ നഗരത്തിൻ്റെയും മണ്ണിനടിയിൽ കെടാമംഗലം പപ്പുക്കുട്ടിയെപ്പോലെയും കൃഷ്ണചൈതന്യയെപോലെയും പോഞ്ഞിക്കര റാഫിയെപോലെയുമുള്ള എഴുത്തുകാർ ഉറങ്ങുന്നു.അവർ മണ്ണിനടിയിലെ പ്രതിരോധശേഷിയുള്ള നാഗരികതയുടെ നിശ്ശബ്ദതയിൽ ഉറങ്ങുകയാണ്. പൂർണമായും റഷ്യൻ പശ്ചാത്തലത്തിലെഴുതിയ ,എൻ്റെ 'ഫംഗസ്' എന്ന കഥയിൽ സാർ ചക്രവർത്തിയുടെ ഭരണത്തിൽ കൊല ചെയ്യപ്പെട്ട എഴുത്തുകാരൻ മണ്ണിനടിയിൽ നിന്ന് ,പരലോകത്തു നിന്നു തൻ്റെ 'ഫoഗസ്' എന്ന കഥ പുതിയ തലമുറയോട് പറയാനായി തിരിച്ചുവരുന്നതാണ് പ്രമേയം.ആ കഥ അധികാരികൾ നശിപ്പിച്ചതുകൊണ്ടാണ് അതിനുവേണ്ടി എഴുത്തുകാരൻ തന്നെ തിരിച്ചുവരേണ്ടി വന്നത്.നഗരത്തിൻ്റെ അടിയിൽ ഇതുപോലുള്ള വിഷാദാരവങ്ങൾ ചിതറിയ പറവകളെപ്പോലെ അലയുകയാണ്. വായനക്കാരൻ്റെ ദുഃഖമാണ് ആ ചിന്തകളിൽ നിറയുന്നത്. അവൻ തേടുന്നത് പല കാരണങ്ങളാൽ ചവിട്ടി മെതിച്ചതോ ,വിസ്മരിക്കപ്പെട്ടതോ ആയ കൃതികളാണ്.ഓരോ കാലത്തും പല ശക്തികൾ ബോധപൂർവ്വം പ്രചാരം കൊടുക്കുന്ന പുസ്തകങ്ങൾക്കപ്പുറം വായനക്കാരൻ്റെ ശ്രദ്ധ പോകേണ്ടതുണ്ട്.വായനക്കാരൻ സത്യമാണ് ; നിത്യനിർമ്മലമായ അസ്തിത്വമാണ്. കാഫ്കയുടെ വെളിപാട് ചെക്ക് -ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക ഭ്രാന്തുപിടിച്ച വായനക്കാരനായിരുന്നു .അദ്ദേഹം എഴുതുന്നതിനേക്കാൾ കൂടുതൽ വായിക്കാനാണ് താല്പര്യപ്പെട്ടത്. കാഫ്ക തൻ്റെ ബാല്യകാല സുഹൃത്തായ ഓസ്കാർ പൊള്ളക്കിനു 1903 ൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നുണ്ട് : 'സ്വന്തം ദുർഗത്തിലെ അപരിചിതമായ മുറിയുടെ താക്കോൽ കിട്ടുന്ന പോലെയാണ് എനിക്കു ചില പുസ്തകങ്ങൾ .ഒരു ദുരന്തംപോലെ നമ്മെ ബാധിക്കുന്ന പുസ്തകങ്ങളാണ് വേണ്ടത്. അത് നമ്മെ അഗാധമായി ദു:ഖിപ്പിക്കണം; നമ്മൾ ഏറെ സ്നേഹിച്ച ഒരാളുടെ മരണംപോലെ. എല്ലാവരിൽ നിന്നും വളരെ അകലെയുള്ള ഒരു വനത്തിൽ എത്തിപ്പെട്ടതുപോലെയാണ് വായനാനുഭവം;അത് ഒരാത്മഹത്യ പോലെയാണ്' . കാഫ്ക തുടരുന്നു: ' നമ്മുടെ ഉള്ളിൽ തണുത്തുറഞ്ഞ് കട്ടിയായ സമുദ്രത്തെ വെട്ടിപ്പിളർക്കാനുള്ള മഴുപോലെയായിരിക്കണം പുസ്തകം. നമ്മെ കടിക്കുകയും കുത്തുകയും ചെയ്യുന്ന പുസ്തകങ്ങളാണ് വായിക്കേണ്ടത്. തലയോട്ടിയിൽ ആഘാതമേൽപ്പിക്കുന്ന തരത്തിൽ പുസ്തകം നമ്മെ ഉലയ്ക്കുന്നില്ലെങ്കിൽ അതെന്തിനു വായിക്കണം'. കാഫ്കയുടെ ഈ പ്രസ്താവനയിൽ നിന്ന് പ്രധാനപ്പെട്ട ഒരു വീക്ഷണം പുറത്തുവരുന്നുണ്ട്. ഒരാൾ വായിക്കുന്നത് , അയാളുടെ തന്നെ ജീർണതയെ ,നിഷ്ക്രിയതയെ , മൗനത്തെ നേരിടാനായിരിക്കണം. സ്വയം തിരയുന്ന പ്രവൃത്തിയാണത്. നമ്മെ നമുക്കുതന്നെ അന്വേഷിക്കേണ്ടി വരുന്നപോലെയാണത് .ജീവിതം അതാര്യമാണല്ലോ. പലതും നമ്മുടെ പ്രത്യക്ഷത്തിലില്ല . മറഞ്ഞിരിക്കുന്ന പൊരുളുകൾ നിരവധിയാണ്. അതിൻ്റെ മറകൾ വലിച്ചുകീറാൻ പുസ്തകങ്ങൾ വേണം .മനുഷ്യർ എങ്ങനെയെല്ലാം ചിന്തിക്കുന്നു , ജീവിക്കുന്നു എന്നറിയാൻ നല്ലൊരു മാർഗ്ഗമാണത്. അല്ലെങ്കിൽ നമ്മളിൽ നാം മാത്രം ബലൂൺപോലെ വീർത്തു വരും.പൊള്ളയായ നമ്മളെത്തന്നെ ആത്മകഥയെഴുതി പ്രകീർത്തിച്ചു തൃപ്തിപ്പെടേണ്ടി വരും . പൊള്ളക്കിനു എഴുതിയ മറ്റൊരു കത്തിൽ തനിക്കു വായന നല്കിയ ഉന്മാദം ഇങ്ങനെ വിശദീരിക്കുന്നു: 'റോമാ ചക്രവർത്തിയും തത്ത്വജ്ഞാനിയുമായിരുന്ന മാർകസ് ഒറേലിയസ് ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. അദ്ദേഹത്തിൻ്റെ പുസ്തകം (മെഡിറ്റേഷൻസ്)എൻ്റെ കൂടെത്തന്നെയുണ്ട് .അതിലെ ഏതാനും വാക്യങ്ങൾ വായിച്ചാൽ മതി, ഞാൻ സ്വയം സൃഷ്ടിക്കപ്പെടുകയും കൂടുതൽ ഉറപ്പുള്ളവനായി മാറുകയും ചെയ്യും. ജർമ്മൻ കവി ക്രിസ്ത്യൻ ഫ്രീഡ്റിച്ച് ഹെബ്ബേലിൻ്റെ ആയിരത്തി എണ്ണൂറ് പേജുള്ള ഡയറിക്കുറിപ്പുകൾ വായിച്ചപ്പോൾ ഒരു പേനയെടുക്കാൻപോലും തോന്നിയില്ല. കാരണം, ഹെബ്ബേലിൻ്റെ വാക്കുകൾ എൻ്റെ അന്ത:ക്കരണത്തെ പിടിച്ചുലച്ചു'. മഹാചിത്രകാരനായ വാൻഗോഗ് വായനക്കാരൻ മാത്രമല്ല, വായനയിൽ സ്വയം തിരഞ്ഞെവനുമാണ്. 'സാഹിത്യകൃതി വായിക്കുമ്പോൾ എന്താണ് സൗന്ദര്യമെന്നു കാണാനുള്ള കഴിവുണ്ടാകണം. അതിനെ ആദരിക്കണം ,യാതൊരു മടിയുമില്ലാതെ, ഉറപ്പോടെ '- വാൻഗോഗ് കത്തിലെഴുതി. തോമസ് ഹൂഡ് എഴുതിയ കവിത എവിടെയെങ്കിലുമുണ്ടെങ്കിൽ അത് കണ്ടുപിടിച്ച് ഒരു കോപ്പി എടുത്ത് അയച്ചുതരണമെന്ന് വാൻഗോഗ് തൻ്റെ സുഹൃത്ത് ആൻ്റൺ വാൻ റിപ്പാർഡിനു എഴുതിയത് ആ ചിത്രകാരൻ്റെ സാഹിത്യ പ്രേമം വ്യക്തമാക്കുന്നതാണ്. രാഗബദ്ധമായ വായന വായിക്കുമ്പോൾ ,നമുക്ക് നഷ്ടപ്പെട്ട ഭൂതകാലത്തിൻ്റെ ജ്ഞാനേന്ദ്രിയങ്ങൾ ഒന്നൊന്നായി തിരിച്ചുകിട്ടുന്നു. അത് കാലങ്ങളിലേക്ക് നമ്മെ വികസിപ്പിക്കുന്നു. നമ്മുടെ ഓർമ്മകളുടെ നക്ഷത്രസമൂഹം പെരുകുന്നു .സാഹിത്യകൃതിയുടെ രചനയിൽ ഏർപ്പെടുന്നവർ വായിക്കാതിരിക്കുകയാണെങ്കിൽ, അവർ ആരുമറിയാതെ നിഷ്ക്രിയമായ കാമനകളുടെ ചതുപ്പിലാവും എത്തിച്ചേരുക . ഒരാൾ തൻ്റെ പ്രണയങ്ങൾ വായനയിലാണ് വിന്യസിക്കുന്നത്. ചിലപ്പോൾ ആ പ്രണയം പുസ്തകതാളുകളിൽ ഇഴുകിച്ചേർന്ന് വളരും; അല്ലെങ്കിൽ വാക്കുകൾക്കിടയിൽ അപ്രത്യക്ഷമാകും .വായനക്കാരനു തൻ്റെ പ്രിയപ്പെട്ട ,രാഗബദ്ധമായ ആത്മപ്രണയങ്ങൾ സാഹസികമായി പരീക്ഷിക്കാവുന്ന ഇടങ്ങളാണ് വായിക്കുന്ന പേജുകൾ .അവിടെ അയാൾ പ്രാണരക്ഷാർത്ഥം വായിക്കുന്നു ,പ്രേമിക്കുന്നു ,വിശ്വസിക്കുന്നു ,സ്വപ്നം കാണുന്നു. വായനയില്ലെങ്കിൽ വലിയ മാനസിക പ്രയാസം നേരിടുന്നവരുണ്ട് .അവർ ജീവിക്കുകയാണ് ,സ്വന്തം ആന്തര വൈരുദ്ധ്യങ്ങളിലോ ,കഥാപാത്രങ്ങളിലോ. കഥാപാത്രമാകാൻപോലും വായിക്കുന്നവരുണ്ട്. വായിക്കുമ്പോൾ വായനക്കാരനു ആത്മകഥയുണ്ടാവുന്നു. നുറുങ്ങുകൾ 1)വൈലോപ്പിള്ളിയെക്കുറിച്ച് സജയ് കെ.വി. ('മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ17 )ഇങ്ങനെ അഭിപ്രായപ്പെടുന്നു : വ്യവസ്ഥിതി തൻ്റെ കാലിൽ ലാടം തറച്ചുകളയുമെന്നു തോന്നുമ്പോൾ മാത്രം വിസ്മരിക്കപ്പെട്ട ചിറകുകളെക്കുറിച്ച് ഓർമ്മവരുന്ന കവിയാണ് വൈലോപ്പിള്ളി എന്ന് എഴുതിയിരിക്കുന്നു .കവിതയെ മറവിയിലാണ്ട ചിറകുകൾ എന്നു ചിലിയൻ കവി പാബ്ളോ നെരൂദ വിശേഷിപ്പിച്ചതുകൊണ്ട് താനും വൈലോപ്പിള്ളിയിൽ അത് ആരോപിക്കുകയാണെന്ന നിലപാടാണ് സജയ് സ്വീകരിക്കുന്നത്. ഏതാണ് ആ ചിറകുകൾ എന്ന് പറയാൻ ലേഖകനാവുന്നില്ല. കാരണം ,' ചിറകകൾ 'നെരൂദയിൽ നിന്നു കടമെടുത്തതാണല്ലോ. നെരൂദ ചിറക് എന്താണെന്ന് പറയാത്തതുകൊണ്ട് സജയിനും അറിയില്ല .വൈലോപ്പിള്ളി കർഷകസമൂഹത്തിൻ്റെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്ന കവിയാണ്. എന്നാൽ വൈലോപ്പിള്ളിക്കവിതയിൽ ദാർശനികതയില്ല .കവിതയ്ക്ക് ദാർശനികത ഒഴിവാക്കാനാകില്ല. തത്ത്വചിന്തയുടെ ചിറകുകളാണ് കവിക്ക് വേണ്ടത്. ആ ചിറകുകൾ വൈലോപ്പിള്ളിയിൽ പ്രസക്തമായി ഉയരുന്നില്ല. 2)മഹാകവി ശക്തിഭദ്രൻ്റെ 'ആശ്ചര്യചൂഡാമണി' എന്ന സംസ്കൃതനാടകത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസം എഴുതിയ രാജേന്ദ്രൻ വയലയെ (കേസരി ,ഒക്ടോബർ 1) അനുമോദിക്കുന്നു .രാമലക്ഷ്മണന്മാർ കാട്ടിൽ അലഞ്ഞ പശ്ചാത്തലമാണ് കാവ്യത്തിലുള്ളത്. ഈ കാവ്യം കുഞ്ഞിക്കുട്ടൻതമ്പുരാനാണ് താളിയോല കണ്ടെടുത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 3)ഓരോ നാട്ടിലെയും ലൈബ്രറികൾ അവിടുത്തെ സാഹിത്യരംഗങ്ങളിലെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് നടത്തണമെന്ന് കഥാകൃത്ത് എൻ. പ്രഭാകരൻ എഴുതുന്നു (ഗ്രന്ഥാലോകം ,സെപ്റ്റംബർ) . ഇവിടെ അത് നടക്കുകയില്ലെന്ന് പറയുന്നില്ല. എന്നാൽ ചിന്തയും ബുദ്ധിയും പൂർണമായും കക്ഷിരാഷ്ട്രീയത്തിൽ മുങ്ങിത്താണുപോയിരിക്കുന്ന പുതിയ സാഹിതീയ സന്ദർഭത്തിൽ നമുക്കതിനു കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.എന്നാൽ കലാകാരന്മാരെ തമസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. 4)നാല്പതു വർഷം മുമ്പുള്ള ഭാഷയും ശൈലിയും പ്രമേയവുമായി ജി.ആർ.ഇന്ദുഗോപൻ വീണ്ടും ഒരു കഥയെഴുതിയിരിക്കുന്നു (പിങ്കു പൊലീസ് ,ഗ്രന്ഥാലോകം ,സെപ്റ്റംബർ).ഭാവനയോ ചിന്തയോ ഇല്ലാത്ത ഇതുപോലുള്ള താണതരം അതിഭാവുകത്വ ഉല്പന്നങ്ങൾ സാംസ്കാരികമായ നമ്മുടെ കഥാകഥനത്തിൻ്റെ ഓർമ്മകളെ തല്ലിക്കെടുത്തുകയാണ്.നിശ്ചേതനവും ആവർത്തനവിരസവുമായ ഇതിലെ കഥാപാത്രങ്ങൾ വായനക്കാരൻ്റെ ചിന്താശേഷിയെ തകർക്കുകയാണ് ചെയ്യുന്നത്. 5) കെ.പി. അപ്പൻ്റെ വിമർശന സാഹിത്യത്തിലെ മിക്കവാറും ചിന്തകളും കല്പനകളും വിദേശ വിമർശന കൃതികളിൽ നിന്ന് സ്വരൂപിച്ചതാണെന്ന് കഴിഞ്ഞ ലക്കത്തിൽ ഞാനെഴുതിയതിനെക്കുറിച്ച് ചില വായനക്കാർ തിരക്കിയിരുന്നു. കെ.പി.അപ്പൻ്റെ പുസ്തകം റിവ്യു ചെയ്ത സന്ദർഭത്തിലും വേറെ ചില കുറിപ്പുകളഴുതിയപ്പോഴും എന്തുകൊണ്ട് ഇതു ചൂണ്ടിക്കാട്ടിയില്ല എന്നാണ് ഒരു ചോദ്യം. കെ.പി. അപ്പനെ പൂർണമായി നിഷേധിക്കുകയല്ല ഞാൻ ചെയ്തത്. ചില വസ്തുതകൾ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ടി.പത്മനാഭൻ്റെ കഥകളെക്കുറിച്ച് അപ്പൻ എഴുതിയ ലേഖനത്തിൻ്റെ പേര് 'പ്രണയത്തിൻ്റെ അധരസിന്ദൂരം' എന്നാണ്. എന്നാൽ വയലാർ എഴുതി ,ദേവരാജൻ ഈണമിട്ട് ,യേശുദാസ് ആലപിച്ച 'സീമന്തിനി നിൻ്റെ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം' എന്ന ഗാനത്തിൽ (1975) ഇതുതന്നെയാണ് കാണുന്നത് . 6)'ഖസാക്കിൻ്റെ ഇതിഹാസ 'ത്തെക്കുറിച്ചെഴുതിയപ്പോൾ അപ്പൻ ആ നോവലിൽ വിഷയാസക്തിയും യോഗാത്മകതയും കലർന്നൊഴുകുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ബ്രിട്ടീഷ് എഴുത്തുകാരൻ ലാറൻസ് ഡ്യൂറലിൻ്റെ 'അലക്സാൺഡ്രിയ ക്വാർട്ടറ്റ് ' എന്ന നോവലിൽ യോഗാത്മകതയും വിഷയാസക്തിയും കലർന്നൊഴുകുന്നുവെന്ന് ഒരു വിമർശകൻ അഭിപ്രായപ്പെട്ടത് അനുകരിച്ചുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.അതിൽ തെറ്റായിട്ടൊന്നും കാണേണ്ടതില്ല. 7)അൻവർ അലിയുടെ 'അടച്ചിരുപ്പുകാലക്കവിതകൾ (ഭാഷാപോഷിണി, നവംബർ ) വല്ലാത്തൊരു ചെയ്ത്തായിപ്പോയി. വായനക്കാരെ ഗിനിപ്പന്നികളായി കാണുന്ന രീതി ശരിയല്ല.ചില മരുന്നുകൾ ഗിനിപ്പന്നികളിൽ പരീക്ഷിച്ച ശേഷം മനുഷ്യരിൽ കുത്തിവയ്ക്കാറുണ്ട്. അതുപോലെയാണ് അൻവറിൻ്റെ സമീപനം. അൻവർ തനിക്ക് തോന്നുന്നതൊക്കെ 'കവിത 'യായി എഴുതിക്കൂട്ടുകയാണ്. .വീട് മേലേക്ക് നോക്കി കൃത്യം അഞ്ചരയുടെ വിമാനം പോകുന്നു വിമാനം താഴേക്കു നോക്കി മേഘങ്ങൾക്കിടയിലൂടെ 36000 അടി താഴെ ഒരു തരി വീട് തുറിച്ചു നോക്കുന്നു '. അൻവർ അലിക്ക് 'ധൈര്യം' ഉള്ളതുകൊണ്ട് മുകളിൽ ചേർത്ത ഭാഗം 'കവിത'യായി അവതരിപ്പിക്കുന്നു. വിമാനത്തിൽ സഞ്ചരിച്ചവർക്ക് ആ ധൈര്യമോ മിടുക്കോ ഇല്ലാത്തതുകൊണ്ട് അവർ അത് തോന്നലായി ഉപേക്ഷിക്കുന്നു. 8)കടമ്മനിട്ടയെക്കുറിച്ച് ഒ.വി.വിജയൻ പറഞ്ഞത് കെ.എസ്. രവികുമാർ (ദൽഹിയിൽ ഒരു കടമ്മനിട്ടക്കാരൻ ,ഭാഷാപോഷിണി ,നവംബർ)ഉദ്ധരിക്കുന്നു: 'മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോൾ കടമ്മനിട്ടയ്ക്കു മുൻപും കടമ്മനിട്ടയ്ക്ക് ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും'. എന്നാൽ വിജയൻ്റെ ഈ പ്രസ്താവം ഇപ്പോൾ അംഗീകരിക്കപ്പെടാൻ പ്രയാസമായിരിക്കും. അരവിന്ദൻ, ജോൺ എബ്രഹാം ,എം. ഗോവിന്ദൻ തുടങ്ങിയവരുടെ കാലഘട്ടത്തിലെ കടമ്മനിട്ടപ്രഭാവം ഇപ്പോഴില്ല .അദ്ദേഹം അധികാരം മോഹിച്ച് എം.എൽ.എയായി അഞ്ചുവർഷം ജീവിച്ചത്, അദ്ദേഹത്തിൻ്റെ കവിതയെ കൊല്ലുന്നതിനു സമമായിരുന്നു. തൻ്റെ ജീവിതകാലത്തുതന്നെ കടമ്മനിട്ട ആ കവിതയുമായി അകന്നുകഴിഞ്ഞിരുന്നു. വല്ലാത്ത ഒരു ഗോത്രജീവിതാരവം ഉയർത്തുന്ന കടമ്മനിട്ടക്കവിത ഭൂതകാലത്തിലേക്ക് തിരിച്ചുവെച്ച ഒരു കണ്ണാടിയാണ്.എം. ഗോവിന്ദൻ ,പുനലൂർ ബാലൻ , കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവരാണ് കടമ്മനിട്ടയുടെ കവിതയിൽ കാണുന്നതുപോലുള്ള ഗോത്രമലയാളം ആദ്യമായി ഉപയോഗിച്ചത് . 9)കാലം എഴുത്തുകാരനെ തത്സമയം പഴയതാക്കുകയാണ് ;അവാർഡുകളും ബഹുമതികളും അതിനുള്ളതാണ്. Posted by m k harikumar at 9:46 AM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest അക്ഷരജാലകം/ എം.കെ.ഹരികുമാർ/ആത്മകഥയുടെ അറ്റകുറ്റപ്പണികൾ/metrovartha octo 18, 2021 ആത്മകഥയുടെ അറ്റകുറ്റപ്പണികൾ link ആത്മകഥാപരമായ സാഹിത്യം വളരെ അസഹനീയമാണെന്ന് പറയട്ടെ. ഇപ്പോൾ എഴുത്തുകാർ വിഷയങ്ങളില്ലാതെ വലയുകയാണ്. കാരണം ,ഓഫീസ് , വീട് എന്നിങ്ങനെയുള്ള അടച്ചിട്ട സങ്കേതങ്ങളിൽ കഴിയുന്നതുകൊണ്ട് ലോകവുമായി പലർക്കും ബന്ധമില്ല. അതുകൊണ്ട് എന്തെങ്കിലും എഴുതാൻ സ്വന്തം ജീവിതത്തിലെ സംഭവങ്ങളെ തന്നെ ആശ്രയിക്കണം.ഇക്കൂട്ടർക്ക് ടോൾസ്റ്റോയ് ' യുദ്ധവും സമാധാനവും' എഴുതിയത് ആലോചിക്കാനേ കഴിയില്ല .ടോൾസ്റ്റോയ് സ്വന്തം വീടിനു പുറത്തുള്ള വിഷയം എന്തിനെഴുതി എന്നാവും ഇവർ ചോദിക്കുക . കഥയിൽ ഞാൻ എന്ന പദത്തെ താൻ വെറുക്കുന്നുവെന്നു പറഞ്ഞ ചൈനീസ് എഴുത്തുകാരി യിയുൻ ലി പ്രസക്തയാവുകയാണ്. 'ഇലക്ട്രിക് ലിറ്ററേച്ചറി'ൻ്റെ പുതിയ ലക്കത്തിൽ യുയുനുമായി ഒരു അഭിമുഖമുണ്ട്. അവർ ഇങ്ങനെ പറഞ്ഞു: 'യാതൊരു പ്രതികരണവുമില്ലാത്ത വസ്തുക്കളിൽ നിന്ന് ഏറ്റവും വലിയ പ്രതികരണമുണ്ടാക്കുകയാണ് എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാനൊരിക്കലും ആത്മകഥാസാഹിത്യം എഴുതിയിട്ടില്ല .അങ്ങനെയുള്ള വാസനകളെ ഞാൻ ഒളിപ്പിക്കുകയാണ് ചെയ്യാറുള്ളത് ' . ചെറുകഥയുടെ അപചയം കെ.അരവിന്ദാക്ഷൻ എഴുതിയ 'ഒരു മുതലക്കഥ' (എഴുത്ത് ,ഒക്ടോബർ ) ഒരു അതിക്രമമായിപ്പോയി. എന്താണ് പറയാനുള്ളതെന്ന് കഥാകൃത്തിന് യാതൊരു നിശ്ചയവുമില്ല. കുറെ നേരം തൻ്റെ അച്ഛൻ്റെ വീരകഥകൾ പറയുന്നു. പിന്നീട് മുതലകളെ പിടിക്കുന്ന കഥയിലേക്ക് മാറി. ഒടുവിൽ മുതല തൻ്റെ തലച്ചോറിലേക്ക് കയറിപ്പോയ കാര്യമാണ് വിവരിക്കുന്നത്. അച്ഛനെ ആദരിച്ചുകൊണ്ട് സംസാരിക്കുന്ന കഥാനായകൻ ഒടുവിൽ അദ്ദേഹത്തോടുള്ള പകയും വിദ്വേഷവും പുറത്തെടുക്കുകയാണ്. പിതാവിനെ സംസ്കരിക്കന്ന സമയത്തു തന്നെ ഉള്ളിൽ ചീത്തവിളിക്കണം. 'മുതലയുടെ സ്പർശമേൽക്കാത്ത വിഡ്ഢിയായ ആ വൃദ്ധനെ ചിതയിലേക്കെടുക്കുക... അയാൾ കത്തിയൊടുങ്ങുന്നത് കാണാൻ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ട്.പടുവിഡ്ഢിയായ ആ വൃദ്ധൻ്റെ ഓർമ്മപോലും നിന്നെ കളങ്കപ്പെടുത്തരുത് ' . പിതാവിനെ ചീത്തവിളിക്കാൻ വേണ്ടിയാണോ ഈ കഥ എഴുതിയതെന്ന് തോന്നിപ്പോയി. ഇതും ഒരാത്മകഥാസാഹിത്യമാണ്. മൺമറഞ്ഞ ആർ.എം.മനയ്ക്കലാത്ത് തുടങ്ങിയ പൊതുപ്രവർത്തകർ ഈ കഥയിൽ കടന്നു വരുന്നുണ്ട്. ഇതുപോലുള്ള കഥകൾ 'ഞാൻ' എന്ന ഭാവത്തിൻ്റെ ബീഭത്സമായ മുഖം കാണിച്ചുതരുകയാണ്. അരവിന്ദാക്ഷനു ചെറുകഥ എന്ന രൂപം വഴങ്ങുകയില്ല. അതിൻ്റെ തകരാർ ഈ രചനയിലുടനീളം കാണാം. ചെറുകഥ എന്തെന്ന് അറിയാത്തവരെല്ലാം ഇന്ന് കഥയെഴുതുകയാണ്. വിനു എബ്രഹാമിൻ്റെ 'രണ്ടു ഭൂമികൾ' (പ്രഭാതരശ്മി ,സെപ്റ്റംബർ ) എന്ന കഥ വളരെ ബാലിശമായി .വിനു രണ്ടു ഭൂമികളെ സങ്കൽപ്പിക്കുന്നു. എന്തിന് ?നാം ജീവിക്കുന്ന ഭൂമി താരതമ്യേന മികച്ചതാണെന്ന് സങ്കല്പിക്കാൻ. ഇത് അസംബന്ധമല്ലേ? വേറൊരു ഭൂമി ഇല്ലാത്ത അവസ്ഥയിൽ ,അങ്ങനെയൊന്നുണ്ടെന്ന് സങ്കല്പിച്ചശേഷം ഈ ഭൂമിയെ ജീവിതയോഗ്യമാണെന്ന് പറയുന്നത് അർത്ഥശൂന്യമാണ്.ഇത് സ്ഥാപിക്കാൻ ദൈവത്തെ വേറൊരു ഭൂമിയിലയയ്‌ക്കുകയാണ് വിനു. വളരെ കഷ്ടമായിപ്പോയി. ദൈവത്തെ കഥാകൃത്ത് വിളിച്ചുവരുത്തി ആക്ഷേപിക്കുകയാണ്. ഈ ഭൂമിയിലെ ജീവിതത്തിൻ്റെ മഹത്വം നദിയുടെയും കടലിൻ്റെയും കാറ്റിൻ്റെയും മണ്ണിൻ്റെയും പ്രഭാവത്തിൽ നിന്നുകൊണ്ട് വിലയിരുത്തുന്നത് തന്നെ മൗഢ്യമാണ്. മനുഷ്യൻ്റെ സമസ്യകളെ സാമാന്യവത്ക്കരിക്കുന്നത് ശരിയല്ല. ഓരോ മനുഷ്യനും ഓരോ ദ്വീപാണ്. ഒരാളുടെ വികാരം മറ്റൊരാൾക്ക് അറിയില്ലല്ലോ. മജീദ് സെയ്ദ് എഴുതിയ 'ലഹളപ്പൂ'(എഴുത്ത് ,ഒക്ടോബർ ) ഒരു പൂ പറിച്ചതിൻ്റെ കഥയാണ്. പൂ പറിച്ചത് ഒരു സാമൂഹികകലാപമാവുകയും അത് യു ട്യൂബിനു വേണ്ടി ചിത്രീകരിക്കുകയുമാണ്. എന്തിനാണ് ഈ കഥയെഴുതിയത് ?ഇതെഴുതാൻ കഥാകൃത്തിനെ പ്രലോഭിപ്പിച്ച യാതനയെന്താണ് ? ഒരിടത്ത് ലൈബ്രറിയുടെ മഹത്വം വർണിക്കുന്നു. പിന്നീട് അതിനു തീയിടുന്നത് അറിയിക്കുന്നു. ഈ കാലത്ത് ചെറുകഥകൾ വായിക്കുന്നത് ജാഗ്രതയോടെ വേണം .അല്ലെങ്കിൽ ചിലപ്പോൾ സാമാന്യബുദ്ധി നഷ്ടപ്പെട്ടേക്കും. ടി. ആറിനെ ആവശ്യമുണ്ട് അന്തരിച്ച ടി. ആർ എഴുതിയ ചില കഥകൾ വീണ്ടും വായിച്ചു നോക്കി .പുതിയ ക്രമം, ജാസ്സക്കിനെ കൊല്ലരുത്, കാവൽ, സംവർത്തനൻ ,ഒരു പ്രേമകഥ തുടങ്ങിയ കഥകൾ .ടി.ആർ പരമ്പരാഗത കഥാകൃത്തല്ല .ഒരു അചുംബിതവിഷയം കൈയിൽ കിട്ടിയിട്ടുണ്ടെന്ന് വിളിച്ചുപറയുന്ന ആളല്ല .ഒരാൾ ഒരു 'കഥ' എഴുതുകയാണെന്ന് പറയുന്നതിൽ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. ഇന്ന് പുതിയ കഥയുണ്ടോ ? എല്ലാം പഴയ കഥകളുടെ ആവർത്തനമല്ലേ ? ഇനി കഥകൾക്കിടയിലെ മൗനം പൂരിപ്പിച്ചാൽ മതി; അല്ലെങ്കിൽ കഥയെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങളും ചിന്തകളും വേറിട്ട ആലോചനകളും അവതരിപ്പിച്ചാലും മതി;കഥയാവുന്നത് മനസിനകത്തു വച്ചാണ്. ഒരു കഥയിലും വിശ്വാസമില്ലാത്തതുകൊണ്ട് ,കഥയെ തന്നെ കബളിപ്പിക്കാനാണ് ടി.ആർ ശ്രമിച്ചത്.പല രചനകളും അവ്യക്തമാണ് .തനിക്ക് ഇത് പൂരിപ്പിക്കാൻ കഴിയാത്ത പദപ്രശ്നമാണെന്ന് ടി. ആർ നിശ്ശബ്ദമായി പറയുന്നപോലെ തോന്നും.'പുതിയക്രമ'ത്തിൽ ഒരു ദരിദ്രയുവാവിൻ്റെ വാടകവീട് ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടു മുതലാളി രണ്ട് സമീപനങ്ങൾ പുറത്തെടുക്കുന്നതാണ് തന്തു.മുതലാളിയുടെ ഭാര്യ രഹസ്യമായി അയാളെ അവളുടെ താമസസ്ഥലത്തേക്ക് വിളിക്കുന്നു. അതിനു പിന്നാലെ മുതലാളി ഒരാളെ വാടകക്കാരനെ പുറത്താക്കുന്ന ചുമതലയേല്പിച്ച് അയയ്ക്കുന്നു. ഇതെല്ലാം സംഭവിക്കാവുന്ന കാര്യങ്ങളാണ്; എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആ സാധ്യതകൾ നിലനിൽക്കെ ,ഒരാൾ ഇതെല്ലാം സങ്കല്പിക്കുന്നതാണ് ടി.ആറിൻ്റെ കഥ. ഒടുവിൽ സ്വപ്നത്തിനു സദൃശമാണ് തൻ്റെ പതിതജീവിതമെന്ന് ആ വാടകക്കാരൻ ആശ്വസിക്കുന്നു. താൻ കരുതുന്നത് യാഥാർത്ഥ്യമായാലും അതിൽ പുതുമയില്ലത്രേ. കാരണം ,അത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ.തൻ്റെ പ്രശ്നത്തെ, പുറത്തെ കാഴ്ചകളിലെല്ലാം അയാൾ ആരോപിക്കുന്നു. താൻ ജീവിക്കുന്നത് സ്വപ്നങ്ങളിലാണ്; അതുകൊണ്ട് തൻ്റെ യാഥാർത്ഥ്യവും സ്വപ്നംതന്നെയാണെന്ന് അയാൾ ചിന്തിക്കുന്നു.ജനാലയിലൂടെ നോക്കിയ അയാൾ വഴിയിൽ കാണുന്നത് കള്ളികളാണ്. ആ കള്ളികളിലെ കരുക്കൾ അയാൾ എണ്ണാൻ ശ്രമിക്കുകയാണ് .'വഴിയിൽ തെളിയുന്ന ഓരോ മുഖവും ഒരു കരുവായി ചുരുങ്ങുന്നു, നിഴലും വെളിച്ചവും നിവർത്തുന്ന കള്ളികളിലോരോന്നിൽ കുടുങ്ങുന്നു. കരുക്കൾ തകരുന്നു. കളം വിടുന്നു. കള്ളികൾ അനങ്ങുന്നില്ല. അവയുടെ താളം ഇടയുന്നില്ല .ക്രമം നിലയ്ക്കുന്നില്ല .ഓരോ നിമിഷവും ഓരോ പുതിയക്രമം തെളിയുന്നു' . ഇങ്ങനെയാണ് ടി.ആർ.കഥ അവസാനിപ്പിക്കുന്നത് .കഥയെഴുതി കഥയ്ക്കപ്പുറം പോവുകയാണ്.ടി.ആർ. അനുഭവങ്ങളെ ദാർശനികമായി നോക്കുന്നത് കഥാകാരന്മാർക്ക് പ്രിയപ്പെട്ടതായിരുന്നു .ടി.ആറിൻ്റെ കഥകൾ ഇപ്പോഴത്തെ തലമുറ വായിക്കുമോ എന്നറിയില്ല. ഇപ്പോൾ കഥാചർച്ചകളൊക്കെ ശുഷ്കമായല്ലോ .'ഒരു പ്രേമകഥ' എന്ന ചെറിയ രചനയിൽ വിരഹിയായ ഒരു കാമുകിയെ കാണിച്ചുതരുന്നു. അവളുടെ കാമുകൻ മരിച്ചുപോയി. അവളെ മറ്റൊരു കോണിലൂടെ കാണുകയാണ് .കഥാകൃത്ത് കണ്ടെത്തുന്ന ചില കാര്യങ്ങൾ വേറൊരു ഭാഷയിൽ ഇങ്ങനെ സംഗ്രഹിക്കാം: 'അവളുടെ കാമുകൻ പുരുഷോത്തമൻ മൃതദേഹംപോലുമല്ല. അവളെ നോക്കിയപ്പോൾ കത്തിയ അവൻ്റെ അസ്ത്രതുല്യമായ കണ്ണുകൾ ഇപ്പോഴില്ല. അവളെ പൊതിയുന്ന വനം ഇതെല്ലാമറിഞ്ഞ് നിശ്ചലമായിരിക്കുന്നു.പുരുഷോത്തമൻ മരണാനന്തര സ്വാസ്ഥ്യത്തിലാണ്. അപ്പോഴും അവനെ അവൾ ഓർക്കുന്നു. എന്നാൽ പുരുഷോത്തമൻ നിതാന്തവിസ്മൃതിയിലാണ് .അവന് താൻ ഒരു കാമുകനായിരുന്നുവെന്ന് ഓർക്കാനാവുന്നില്ല'. അലങ്കോലമാകുന്ന കല ടി.ആറിനെപ്പോലെ സകലതിനെയും പോസ്റ്റ്മോർട്ടം നടത്തി ഫാൻറസിയും മിത്തും യാഥാർത്ഥ്യവും മിശ്രണംചെയ്യുന്ന കഥാകൃത്തുക്കൾ ഇനിയുണ്ടാവുമോ എന്നറിയില്ല. ഒട്ടും അതിഭാവുകത്വമില്ലാത്ത ഈ കഥകളുടെ പാരായണക്ഷമതപോലും നാളെ പ്രശ്നമായേക്കാം. പക്ഷേ, ടി.ആറിനെ നമുക്ക് ആവശ്യമുണ്ട്. നമ്മൾ ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വസ്തുതകൾ അങ്ങനെയല്ലെന്നും നമ്മുടെ ഇസ്തിരിയിട്ട ചിന്തയുടെ ചേരുവകൾ എപ്പോൾ വേണമെങ്കിലും പരസ്പരവിരുദ്ധമാകാമെന്നും ചൂണ്ടിക്കാണിക്കാൻ ഒരാൾ വേണം. നമ്മെ അലങ്കോലപ്പെടുത്തി സത്യത്തെക്കുറിച്ച് ഭിന്നമായി ചിന്തിപ്പിക്കാൻ അതാവശ്യമാണ്, അയാൾ പരാജയപ്പെടുകയാണെങ്കിൽ പോലും. ടി.ആറിൻ്റെ പരാജയം ഭാഷയുടെ രഹസ്യമായ ഒരു വിജയം തരുന്നുണ്ട് . ആസ്വാദനക്ഷമത നഷ്ടപ്പെട്ടവരുടെ പുതിയ കൂട്ടങ്ങൾ ഇപ്പോൾ വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ്.ഇവർ സംവേദനക്ഷമതയുടെ അർത്ഥവും പ്രസക്തിയും നഷ്ടപ്പെടുത്തിക്കളയുന്ന കഥകൾ തിരഞ്ഞുപിടിച്ച് ചർചചെയ്തു മഹത്വമുള്ളതാക്കാൻ ശ്രമിക്കുകയാണ്. വി .ജെ. ജെയിംസിൻ്റെ 'പാതാളക്കരണ്ടി' എന്ന കഥയെ 'അക്ഷരജാലക 'ത്തിൽ ഞാൻ ശക്തമായി വിമർശിച്ചിരുന്നു .എന്നാൽ പിന്നീട് ഈ കഥയെ ഒരു മഹാരചനയാക്കാൻ വേണ്ടി ആസൂത്രിതമായ ശ്രമം നടക്കുന്നതാണ് കാണുന്നത്. അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നില്ല. ഈ കഥയെക്കുറിച്ച് ജെയിംസ് പുറത്തുവിട്ട ഒരു ഓഡിയോ ക്ലിപ്പ് ഞാൻ കേൾക്കാനിടയായി.അതിൽ അദ്ദേഹം ആരോപിക്കുന്നത് തൻ്റെ കഥയെ യുക്തി ഉപയോഗിച്ച് ചിലർ വിമർശിച്ചതാണ് പ്രശ്നമായതെന്നാണ്. വിമർശനത്തിൽ നിന്ന് യുക്തി ഒഴിവാക്കാനാവില്ല. എന്നാൽ ആ യുക്തി മറ്റൊരു പാതയിലേക്ക് കയറി വികസിക്കുന്നത് സൗന്ദര്യാത്മകതയുടെ തലത്തിൽ കഥ എത്തുമ്പോൾ മാത്രമാണ്. ചെക്ക് - ജർമ്മൻ എഴുത്തുകാരൻ കാഫ്കയുടെ 'മെറ്റമോർഫോസിസ്' എന്ന കഥയിൽ ഒരാൾ പെട്ടെന്ന് ഒരു ദിവസം ഒരു ഷഡ്പദമായി മാറുകയാണ്.അത് മനസിലാക്കാനും യുക്തി വേണം. കാരണം സ്വന്തം വീട്ടിൽ സസ്യാഹാരം കഴിക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെട്ടതിൻ്റെ കലാപരമായ ആവിഷ്കാരമാണത്. ഇത് കേവല കലയല്ല .ആന്തരികമായ ജീവിതത്തിൽ ഒരാൾ എന്തായിത്തീരുമെന്നതിൻ്റെ വിചിന്തനമാണ് ,ഭാവനയാണ്. അതേ സമയം അനുഭവവുമാണ്. ജെയിംസ് പറയുന്ന മനസ്സിലെ കിണറും മറ്റും കഥ വായിക്കുന്നവർക്ക് ബോധ്യപ്പെടില്ല .കാരണം ,ജെയിംസിൻ്റെ കഥ കലാപരമായി വിജയിക്കുന്നില്ല. അതിൽ സൗന്ദര്യാനുഭവമില്ല. അതുകൊണ്ടാണ് അതിനെ വിമർശിക്കേണ്ടിവരുന്നത്. ലോകവുമായി ഒരു ബന്ധവുമില്ലാത്തപ്പോൾ ആന്തരികമായ നിശ്ചലതയിലേക്ക് നിപതിക്കാനുള്ള സാധ്യതയിൽ നിന്ന് ഒരു കഥാകൃത്തിനും ഒഴിഞ്ഞു നില്ക്കാനാവില്ല. അനുഭവദാരിദ്ര്യത്തിൻ്റെ ബലത്തിൽ കഥയെഴുതുന്നവർക്കെല്ലാം വഴിതിരിഞ്ഞു പോകൂ എന്ന ചുണ്ടുപലകയാണ് 'പാതാളക്കരണ്ടി' നുറുങ്ങുകൾ 1)യു.കെ. കുമാരൻ പറയുന്നു, തൻ്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവലിലെ നൂറോളം കഥാപാത്രങ്ങളിൽ അമ്പത് പേർ യഥാർത്ഥത്തിൽ അവിടെ ജീവിച്ചിരുന്നവരാണെന്ന് .(പച്ചമലയാളം, സെപ്റ്റംബർ ,ഒക്ടോബർ). എന്നാൽ ഒരു കഥാപാത്രത്തെപോലും അദ്ദേഹത്തിനു നേരിട്ടു പരിചയവുമില്ല. എന്താണ് ഇത്തരം ജീവചരിത്രങ്ങളുടെ പ്രസക്തി? നോവൽ ഒരു ദേശത്തെ മനുഷ്യരെയെല്ലാം കഥാപാത്രങ്ങളാക്കി രചിക്കേണ്ട കലാരൂപമാണോ ? നോവൽ എന്ന സാഹിത്യരൂപംകൊണ്ടുദ്ദേശിക്കുന്നത് ,ഇതുവരെ ഉണ്ടാകാത്ത ഒരു രൂപമാണ്. നോവലിനു ലോകാവസാനം വരെ നിലനില്ക്കുന്ന ഒരു ലക്ഷണമോ ചട്ടക്കൂടോ ഇല്ല. അതുകൊണ്ടാണ് 'ലോലിത ' എഴുതിയ വ്ളാഡിമിർ നബോക്കോവ് പറഞ്ഞത് ,എഴുതപ്പെടുന്ന ഓരോ നോവലും മുൻകാലങ്ങളിലെ നോവൽ എന്ന സങ്കല്‌പത്തിൽ നിന്ന് വേറിട്ടതാ കണമെന്ന് .വെറുതെ ഒരു കഥ കുത്തി നിറച്ചാൽ അത് നോവലാകുകയില്ല; വെറും കഥപറച്ചിലായിരിക്കും. 2)അമേരിക്കൻ കവി ഇ .ഇ കമിംഗ്സിൻ്റെ 'സെലക്ടഡ് പോയംസ് 'എന്ന കൃതിയിൽ ഒരു കവിതയ്ക്കും ശീർഷകമില്ല .അദ്ദേഹത്തിൻ്റെ പതിനൊന്ന് കവിതാസമാഹാരങ്ങളിൽ നിന്ന് കവി തന്നെ തിരഞ്ഞെടുത്ത കുറെ ഭാഗങ്ങൾ മാത്രമാണത്. അതിൽ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം: 'കല്ലുകൾ ഒരു പാട്ടു പാടുന്നു നിശ്ശബ്ദമായി , നിശ്ശബ്ദതയേക്കാൾ നിശ്ശബ്ദമായി '. വാക്കുകൾക്ക് പകരാനാവാത്ത അർത്ഥമാണ് കവി തേടുന്നത്. 3)പുനത്തിൽ കുഞ്ഞബ്ദുള്ള സ്വതന്ത്രനായി ജീവിച്ചു. ഒരിടത്തും പ്രതിബദ്ധനാവാതെയാണ് അദ്ദേഹം എഴുതിയത് .അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തിന് അവാർഡ് കൊടുക്കാൻ ഗൾഫിലേക്ക് വിളിച്ചുകൊണ്ടുപോയില്ല. കൃത്യമായി കിട്ടുമെന്ന് ഉറപ്പുള്ള ഒരു അവാർഡിനു വേണ്ടി അദ്ദേഹം പുസ്തകം എഴുതിയില്ല. ഇത് ശ്രദ്ധേയമാണ്. 4)എ.ജെ. മുഹമ്മദ് ഷഫീറിൻ്റെ 'ഉറങ്ങുന്ന നദികളുടെ നഗരം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 26) എന്ന രചന കവിതയുടെ ഉള്ള് തേടുകയാണ്. സറിയലിസ്റ്റിക് സ്പർശംകൊണ്ട് ഷഫീർ ഭാവനയെ ഉന്മത്തമാക്കുകയാണ്‌. 'ഉറക്കം ഒരു നഗരമാണ്. നഗരത്തിലെ എൻ്റെ മുറിയിൽ ഞാൻ ഉറങ്ങുന്നു. ഈ നഗരം നിശ്ചലമാണ്. അതിനുള്ളിലെ എൻ്റെ വിലാസം അദൃശ്യമാണ് ' . കവിത ഒരിക്കലും വാക്കുകളുടെ അർത്ഥമല്ല .അത് വാക്കുകൾക്കുള്ളിലെ ഋതുക്കളാണ് ,നഗരങ്ങളാണ്. 5)ആത്മകഥകളുടെ കാലമാണിത്. ആത്മകഥകൾ വ്യവസായമാണ്, നോവലോ സിനിമയോപോലെ. ആത്മകഥകൾ സിനിമയാകട്ടെ. ആരുടെയും ജീവിതം പരാജയമല്ല; കാരണം അവർക്കെല്ലാം സ്വന്തമായി ആത്മകഥകളുണ്ട്. എൻ .പ്രഭാകരൻ്റെ ആത്മകഥ (ഞാൻ മാത്രമല്ലാത്ത ഞാൻ),എൻ.ശശിധരൻ്റെ ആത്മകഥ (മഹാവ്യസനങ്ങളുടെ നദി ) എന്നീ പുസ്തകങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയതേയുള്ളു .പക്ഷേ , ഞാൻ ഞാനെന്ന ഭാവം ഇത്രയധികം ആഘോഷിക്കപ്പെടേണ്ടതുണ്ടോ? നമ്മുടെ ചിന്തകളിലും എഴുത്തിലും ഈ 'ഞാൻ' അല്ലാതെ വേറൊന്നുമില്ലേ? ഈ 'ഞാൻ' അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ടതാണ്. 6)വൈദിക കാലഘട്ടത്തിലോ , പുരാതനകാലത്തോ ,സാഹിത്യരചന പ്രശസ്തിക്കോ പണത്തിനോ വേണ്ടിയായിരുന്നില്ല. അവർ എഴുതാനുള്ളത് എഴുതി പിൻവാങ്ങുകയാണ് ചെയ്തത്. അത് ആവശ്യമുള്ളവരാണ് രചനകളുടെ പ്രചാരണം ഏറ്റെടുത്തത്. എന്തെഴുതിയാലും പുസ്തകമാക്കി പണവും പ്രശസ്തിയും നേടണമെന്നും അത് താൻ സൃഷ്ടിച്ചതാണെന്ന മട്ടിൽ അതിൻ്റെ പ്രതിഫലമായി ഭൗതികസുഖവും സമ്പത്തും വേണമെന്നും ശഠിക്കുന്നത് പില്ക്കാല യൂറോപ്യൻ മുതലാളിത്തലോകത്തിൻ്റെ സൃഷ്ടിയാണ് .അതുകൊണ്ട് ഇന്ന് പ്രശസ്തിയും പ്രചാരവും നേടുന്ന എല്ലാ കൃതികളുടെയും പിന്നിൽ ഗൂഢാലോചന, ആസൂത്രണം, അന്യായം തുടങ്ങിയ കുറ്റങ്ങൾ ചുമത്താവുന്നതാണ്. പുതുതായി യാതൊന്നും സൃഷ്ടിക്കാൻ അറിയാത്തവരും ഇന്ന് ഗ്രന്ഥകർത്താക്കളാണ്, അവാർഡ് ലഭിച്ചവരാണ്. 7)അമെരിക്കൻ സാഹിത്യചരിത്രകാരനും വിമർശകനുമായ ഹാരോൾഡ് ബ്ലൂം വായനയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് .വായിക്കുന്നത് കലാകാരനാകാനാണെന്ന് അദ്ദേഹം ഒരു ഘട്ടത്തിൽ വാദിച്ചു. വലിയ സാഹിത്യകൃതികൾ വായിക്കുന്നതോടെ, നമുക്ക് നഷ്ടപ്പെട്ട കലാവ്യക്തിത്വം തിരിച്ചുകിട്ടുന്നു. നമ്മുടെ ഏകാന്തതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് പുസ്തകം വായിക്കുന്നതെന്ന് ബ്ളൂം പറയുന്നു. നന്നായി വായിച്ചാൽ, നമ്മുടെ ഏകാന്തതയ്ക്ക് കൂടുതൽ അർത്ഥങ്ങൾ ലഭിക്കും. 8)ബാലസാഹിത്യചരിത്രം എഴുതിയിരിക്കുകയാണ് ഡോ. കെ. ശ്രീകുമാർ .വളരെ ഗവേഷണം ആവശ്യമുള്ള മേഖലയാണിത് . ഒരു അക്കാദമിക് ശേഖരം എന്ന നിലയിൽ ഇത് പ്രസക്തമാണ്. പക്ഷേ , എന്തിനാണ് ഈ ബാലസാഹിത്യം ? ഇപ്പോഴത്തെ കുട്ടികൾ ഇത് വായിക്കുമോ? കുട്ടികൾക്കായി പ്രത്യേക സാഹിത്യമെന്നുമില്ല .ഏറ്റവും ഉൽകൃഷ്ടമായ സാഹിത്യമാണ് കുട്ടികൾ വായിക്കേണ്ടത് .സാഹിത്യാഭിരുചിയുള്ള ഒരു കുട്ടി ഇന്നത്തെ ബാലസാഹിത്യകൃതികൾ വായിച്ചാൽ വഴിതെറ്റിപ്പോകുമെന്നാണ് ഞാൻ ഭയപ്പെടുന്നത്.തീരെ ചെറിയ കുട്ടികൾക്ക് വേണ്ടത് സാഹിത്യമല്ലല്ലോ. ഇന്നത്തെ കുട്ടികൾ ഓൺലൈനിലെ വിഭവങ്ങളാണ് പഠിക്കുന്നത്. അവരുടെ മനോഭാവം വിപ്ളവകരമായി മാറി .ഇതൊന്നുമറിയാതെ കുറേപേർ, കാക്ക ,പൂച്ച എന്നുപറഞ്ഞുകൊണ്ട് കഥകൾ എഴുതിതള്ളുകയാണ്; ഒരു പ്രയോജനവുമില്ലാത്ത പ്രവൃത്തി . 9)തപസ്യ കലാസാഹിത്യവേദിയുടെ അവാർഡ് അതിൻ്റെ ഭാരവാഹിയായ ആഷാമേനോന് കൊടുത്തത് ശരിയായില്ല. ഓരോ സംഘടനയും അതിൻ്റെ ഭാരവാഹികൾക്കും അതിൽപ്പെട്ടവർക്കും മാത്രമേ അവാർഡു കൊടുക്കൂ എന്നു പറയുന്നത് യാഥാസ്ഥിതികത്വമാണ് .ഇടതുപക്ഷ സംഘടനകളും ക്രൈസ്തവ അക്കാദമിയും സ്വന്തക്കാർക്ക് മാത്രമായി പ്രവർത്തിക്കുന്നതിനെ ഇതിനോടു ചേർത്തുവച്ചു കാണേണ്ടതാണ്‌. Posted by m k harikumar at 9:42 AM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest അക്ഷരജാലകം /എം.കെ.ഹരികുമാർ/ഫേസ്ബുക്ക് ചുവരെഴുത്തുകൾ അഫേസ്ബുക്ക് ചുവരെഴുത്തുകൾlink നൂറ് രാഷ്ട്രീയ സമരങ്ങൾകൊണ്ട് നേടാനാകാത്ത കാര്യങ്ങളാണ് ഇൻറർനെറ്റും സാമൂഹികമാധ്യമങ്ങളും സാധ്യമാക്കിയിരിക്കുന്നത്. അതിർത്തികൾ മാഞ്ഞുപോയിരിക്കുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം പൊതുവിടങ്ങളിൽ കാണാനില്ല. എല്ലാവരും എല്ലാ കാര്യങ്ങളിലും ഒഴുകുന്നു. കാലത്തിൻ്റെയും സ്ഥലത്തിൻ്റെയും ചങ്ങലപ്പൂട്ടുകൾക്കകത്തിരുന്ന് ശ്വാസംമുട്ടി പ്രേമിച്ച കമിതാക്കൾ ഓർമ്മ മാത്രമാണ്; ഇപ്പോഴില്ല .കമിതാക്കൾ ഇന്ന് വേഗതയേറിയ രഥത്തിലാണ് യാത്ര ചെയ്യുന്നത്.മൂക്കാനും പഴുക്കാനും നേരമില്ല. പ്രണയം മൊട്ടിടുമ്പോൾ തന്നെ പഴുക്കകയാണ്. കാലം എല്ലാ ചിന്തകളെയും ഇതേപോലെ പഴുപ്പിക്കുകയാണ്. വളർച്ച വെറും ആശയമാണിന്ന്. പിറക്കുമ്പോൾ തന്നെ വളർന്നു വലുതാവുകയാണ്. ഒരു പാട്ടു പാടിയാൽ മതി ,ഭാഗ്യമുണ്ടെങ്കിൽ വൈറൽ വന്നു രക്ഷപ്പെടുത്തും. മദ്രാസിൽ പോയി പത്തുവർഷം താമസിച്ച് ,സംഗീത സംവിധായകരെ നിത്യേന വീടുകളിൽ പോയി തൊഴുത് ഒടുവിൽ കോറസ് പാടാൻ അവസരം കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല. പാടാൻ കഴിവുണ്ടെങ്കിൽ സമൂഹമാധ്യമത്തിലും പാടാം .കവികൾ ഇന്ന് സ്വന്തം കവിത യുട്യൂബിൽ വായിക്കുന്നു. വീഡിയോ കവിതകൾ സർവ്വസാധാരണമായി. മാസങ്ങളോളം പത്രാധിപന്മാർ പിടിച്ചുവച്ച കവിതകൾക്ക് ശാപമോക്ഷം എന്ന പോലെ പ്രസിദ്ധീകരണം ലഭിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും കവിത പ്രവഹിക്കുകയാണ്.ചൊല്ലി അവതരിപ്പിക്കുന്നവരുമുണ്ട്. ആഴ്ചപ്പതിപ്പുകളുടെയും വാരാന്തപ്പതിപ്പുകളുടെയും കാലം അവസാനിക്കുകയാണെന്ന് തോന്നുന്നു. പക്ഷേ ,വാർത്തകൾ ഉള്ളിടത്തോളം പത്രങ്ങൾക്ക് നിലനില്പുണ്ട്. പുതിയ മാധ്യമങ്ങൾ പുതിയകാലത്തെ പുതിയ മാധ്യമമാണ് നിർവ്വചിക്കുന്നത്. പുതിയ മാധ്യമങ്ങളിലാണ് ഇപ്പോൾ എഴുത്തുകാർക്ക് കൂടുതൽ അവസരമുള്ളത്. ദിവസേന കഥകളും കവിതകളും എഴുതി തങ്ങളുടെ രചനാപരമായ ദൗത്യം കണ്ടെത്തുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ (എം.കെ.ഹരികുമാർ ടൈംസ് ) ദിനംപ്രതി കവിതകളെഴുതുന്ന ഇരുപത്തഞ്ച് പേരെങ്കിലുമുണ്ട്. മുരളി കൊളപ്പുള്ളിൽ ,ശിവൻ തലപ്പുലത്ത് ,എ.വി.ദേവൻ ,ഗീത മുന്നൂർക്കോട് ,രാജൻ തെക്കുംഭാഗം ,ശശിധരൻ നമ്പ്യാർ ,മേഘനാദൻ അഴിയൂർ ,കല്ലൂർ ഈശ്വരൻ പോറ്റി ,ജോസൂട്ടി ,ടി.പി.രാജേഷ് ,ആർ ,വിനയകുമാർ ,റഹിം പേരേപറമ്പിൽ ,ബിനു രാജൻ ,മിനി കാത്തിരമറ്റം തുടങ്ങിയവർ സജീവമാണ്. ഫേസ്ബുക്കിൽ എഴുതുന്ന ലോകപ്രശസ്തരായ എഴുത്തുകാരുണ്ട്. അവർ മിക്കപ്പോഴും പുതിയ ആശയങ്ങളും ചിന്തകളും പങ്കു വെക്കുന്നു. റഷ്യൻ ചിത്രകാരനായ റൊമാൻ ബോഗൂരംഗോ സമകാല ചിത്രകലയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഒരു പേജ് തുറന്നത് വളരെപ്പേരെ ആകർഷിക്കുകയാണ്.അന്തർദേശീയ കലാപ്രകടനങ്ങൾ ഇന്ന് ഫേസ്ബുക്കിലാണുള്ളത് .ഗാലറികളെയും ചെറിയ ബുക്ക്ലെറ്റുകളെയും ആശ്രയിച്ചുകൊണ്ടുള്ള ചിത്രകാരൻ്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. ബിനാലെപോലും ഓൺലൈനായി നടത്താവുന്ന സാഹചര്യമാണുള്ളത്. മഹാനായ വാൻഗോഗിൻ്റെ ചിത്രങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ കുറ്റൻ എൽ ഇ ഡി ദിത്തികളിൽ മാറിമാറി പ്രതിഫലിപ്പിച്ചുകൊണ്ട് ,പ്രതീതി നിറഞ്ഞ ഒരു അത്ഭുത പ്രദർശനം കാണാൻ ഇടയായത് വാട്സപ്പ് ഗ്രൂപ്പിലാണ്.ഇതൊക്കെ നവമാധ്യമങ്ങളില്ലായിരുന്നെങ്കിൽ ആലോചിക്കാനേ കഴിയില്ലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ബ്രസീലിയൻ നോവലിസ്റ്റ് പാവ്ലോ കൊയ്ലോ ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി :'നമ്മൾ പ്രേമിക്കുമ്പോൾ ,നമ്മൾ നിലവിൽ എന്താണോ അതിനേക്കാൾ മികച്ച നിലയിൽ എത്താനാണ് കഷ്ടപ്പെടുന്നത് '.കാരണം, ആത്മീയമായി മാത്രമേ പ്രേമിക്കാനാവൂ. പ്രേമിക്കുന്നത് പ്രേമം എന്താണെന്ന് അറിയാനുമായിരിക്കണം. നാം എത്ര നിന്ദ്യനും പ്രാകൃതനുമാണെന്ന് ഒടുവിൽ തിരിച്ചറിയേണ്ടി വരുന്നത് ദുരന്തമല്ലേ ? 'ഒരു ഇരയാകണോ ,നിധി തേടുന്ന സാഹസികനാകണോ എന്നത് എൻ്റെ തിരഞ്ഞെടുപ്പാണ് ;എന്നാൽ അത് എൻ്റെ ജീവിതത്തെ ഞാൻ എങ്ങനെ നോക്കിക്കാണുന്നു എന്ന പ്രശ്നത്തെ ആശ്രയിച്ചാണിരിക്കുന്നത്' - കൊയ് ലോ എഴുതി. എം. ജെ.റോബിൻസൺ എന്ന ഫേസ്ബുക്കർ എഴുതിയത് ഇങ്ങനെയാണ്: ' ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയത് വ്യത്യസ്തമായ അനുഭവമായിരുന്നു; എനിക്ക് ചുറ്റിനുമുള്ളതെല്ലാം കൂടുതൽ ഭംഗിയുള്ളതായി കാണപ്പെട്ടു'.ഒരു നവീനമാധ്യമത്തിൽ നവലോകം സൃഷ്ടിക്കപ്പെടുകയാണ്. അവനവനുവേണ്ടി ജീവിക്കുക എന്നു പറഞ്ഞാൽ സ്വാർത്ഥതയല്ല;അത് ചുറ്റിനുമുള്ളതിനെ മനോഹരമാക്കുന്നതിനുള്ള ഒരാന്തരിക ,ബുദ്ധിസ്റ്റ് മാർഗമാണ്. ഹരാരിയുടെ പോസ്റ്റുകൾ പ്രമുഖ നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നവീനകാലത്തെ മാനവ പ്രതിസന്ധികളാണ് ചർച്ചചെയ്യുന്നത്. അദ്ദേഹം ദിവസങ്ങളുടെ ഇടവേളയിൽ തൻ്റെ അഭിമുഖങ്ങളുടെയും ചർച്ചകളുടെയും വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം നല്കിയ ഒരു പോസ്റ്റ് കൃത്രിമബുദ്ധിയുടെയും അൽഗോരിതത്തിൻ്റെയും കാലത്ത് മനുഷ്യബുദ്ധി നിഷ്കാസനം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പാണ് പകരുന്നത്. നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ദാനിയേൽ കാഹ്നേമാനുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഒരു രാജ്യത്തിൻ്റെ സാമ്പത്തികസ്ഥിതി തകരാൻ പോകുന്നുവെന്ന് മുന്നറിയിപ്പു നൽകുന്നത് ആർട്ടിഫിഷ്യൽ ഇൻടെലിജെൻസ് ആയിരിക്കുമത്രേ. ഇക്കാര്യത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അവനത് മനസ്സിലാക്കാൻ കഴിയില്ലെന്നാണ് ഹരാരി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യബുദ്ധിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തുന്നു. ആ ഉപകരണങ്ങൾക്ക് പലതും പ്രവചിക്കാൻ കഴിയുന്നു.എന്നാൽ മനുഷ്യനു അത് ഗ്രഹിക്കാനുമാകുന്നില്ല. ഇത് മനുഷ്യചരിത്രത്തിലെ തന്നെ അതിനിർണായകമായ ഒരു ഘട്ടമായിരിക്കുമെന്നാണ് ദാനിയേൽ കാഹ്നേമാൻ പറയുന്നത്. ഞാൻ സമീപകാലത്തെഴുതിയ രണ്ട് അസാമ്പ്രദായിക ലേഖനങ്ങൾ (പുലിയുടെ അസ്തിത്വപ്രശ്നങ്ങൾ, മയിൽപീലിക്കണ്ണുകളിലൂടെ നോക്കുമ്പോൾ ) എൻ്റെ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചത്. വായനക്കാരുടെ നല്ല പ്രതികരണങ്ങൾ ലഭിച്ചു. തൊട്ടുപിന്നാലെ ഈ ലേഖനങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. ഒരു പരീക്ഷണമായിരുന്നു അത്. വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതും വ്യവസ്ഥാപിതമല്ലാത്ത വിധം വായനക്കാർ ഇടപെടുന്നതും കൗതുകകരമാണ്. അതിൻ്റെ ത്രിൽ വേറൊന്നാണ്. ഫേസ്ബുക്ക് ,വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങൾ എഴുത്തുകാരെ ലൈവ് ആക്കുകയാണ്. മനഷ്യ ജീവിതത്തിൻ്റെ കണ്ണാടി എന്ന നിലയിൽ ഈ മാധ്യമങ്ങൾ മാറുകയാണ്.തികച്ചും ഉത്തര- ഉത്തരാധുനികമായ പരിസരമാണിത്. കൺമുന്നിലുള്ള വായനക്കാരുടെ പെട്ടെന്നുള്ള പ്രതികരണം ഉൾക്കൊള്ളാനുള്ള താല്പര്യം ഇപ്പോൾ എഴുത്തുകാരെ പ്രലോഭിപ്പിക്കുകയാണ്. ഒരു കമ്പ്യൂട്ടർ ഗെയിമിൽ തീരുമാനമെടുക്കുന്നത് സോഫ്റ്റ് വെയറോ സർക്കാരോ ഒന്നുമല്ല, കളിക്കാരനാണ്.ബൈക്ക് റേസാണ് ഗെയിമെങ്കിൽ ,ബൈക്കുകൊണ്ട് എന്ത് ചെയ്യണമെന്ന് കളിക്കാരൻ തീരുമാനിക്കുന്നു. അതുപോലെയാണ് ഇന്നത്തെ പ്രേക്ഷകൻ അഥവാ കലാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ . സ്മാരകങ്ങൾ ഓൺലൈനിൽ പ്രസിദ്ധ സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ ഫേസ്ബുക്ക് പേജിൽ തൻ്റെ ലേഖനസമാഹാരത്തിൻ്റെ കവർ പ്രദർശിപ്പിച്ചിരിക്കുന്നു .2003-202O വരെയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിൻ്റെ പേര് 'ലാംഗ്വേജസ് ഓഫ് ട്രൂത്ത്' എന്നാണ്. റുഷ്ദിക്ക് സ്വന്തം പുസ്തകത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. ഇതാണ് നവമാധ്യമത്തിൻ്റെ സ്വഭാവം. കൂലിക്ക് ആളെ വച്ച് പടങ്ങൾ പോസ്റ്റ് ചെയ്യിക്കുന്നവരും ഫോർവേഡുകൾ അയപ്പിക്കുന്നവരും ഈ മാധ്യമം എന്താണെന്ന് മനസ്സിലാക്കാത്തവരാണ്. എഴുത്തുകാരുടെ സ്മാരകങ്ങൾ ഇന്ന് ഫേസ്ബുക്കിലാണുള്ളത്. ആരുടെയും ഗ്രാൻറ് വേണ്ട. സ്മാരകങ്ങൾ എന്ന നിലയിൽ കെട്ടിടങ്ങൾ പണിതു ഉദ്യോഗസ്ഥഭരണം നടപ്പാക്കുന്നത് ഇന്നത്തെ കാലത്തിനു യോജിക്കുകയില്ല.ഡച്ച് ചിത്രകാരൻ വാൻഗോഗിൻ്റെ അടുത്ത കൂട്ടുകാരനായിരുന്ന പോൾ ഗോഗിൻ്റെ ചിത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിനു , ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനു ഫേസ്ബുക്കിൽ ഒരു പേജുണ്ട് .അതുപോലെ വാൻഗോഗ് മ്യൂസിയം (ആംസ്റ്റർഡാം) എന്ന പേരിലുള്ള പേജ് വാൻഗോഗിൻ്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ശേഖരിച്ചിട്ടുള്ള മ്യൂസിയത്തിൻ്റെ വാർത്തകളാണ് നല്കുന്നത്. ഇതിനേക്കാൾ നല്ല സ്മാരകം എവിടെ കിട്ടും ? അവിടെ വാൻഗോഗിൻ്റെ ചിത്രങ്ങൾ തുടരെ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമം മനുഷ്യൻ സൃഷ്ടിച്ച സ്വതന്ത്ര ലോകമാണ്. അതിനു ആദിയോ അന്തമോ ഇല്ല അത് തിരയാ നുള്ള ഇടമാണ്. ഓരോരുത്തരും അവരവരുടെ പുസ്തകമാണ് അവിടെ സൃഷ്ടിക്കുന്നത്. പരമ്പരാഗതമായ പുസ്തകമല്ലത്. ഒരാൾ സ്വയമൊരു പുസ്തകമാവുകയാണ്. മറ്റുള്ളവർ നമ്മെ വായിക്കുന്നു, ദീർഘമായി ഒന്നും എഴുതാതെ തന്നെ. മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്രിൻ്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് അദ്ദേഹത്തിൻ്റെ ആരാധകരാണ് നടത്തുന്നത് .സാർത്രി ൻ്റെ അപൂർവചിത്രങ്ങൾ, പുസ്തകങ്ങൾ ,ചിന്തകൾ തുടങ്ങിയവ ഇവിടെ കാണാം. ഇതിനപ്പുറം എന്ത് സ്മരണയാണ് ഒരു എഴുത്തുകാരന് കൊടുക്കാനാകുക ? ഏറ്റവും വേഗത്തിലും ചെലവുചുരുക്കിയും കാര്യക്ഷമമായും നടത്താനാകുന്നതാണ് ഓൺലൈൻ സ്മൃതികേന്ദ്രങ്ങൾ .ആശയപരമായ ചർച്ചകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. വെസ്റ്റ് ബംഗാളിലെ ഒരു ഫേസ്ബുക്കറുടെ പേജിൻ്റെ പേര് 'ലിറ്ററേച്ചർ ഈസ് മൈ ഉട്ടോപ്പിയ ' എന്നാണ്. ഈ വാക്യം ഹെലൻകെല്ലറുടേതാണ്. ജീവിതം ഒരു കോസ്റ്റ്യൂം പാർട്ടിയായിരിക്കെ ,ഞാൻ അവിടെ എൻ്റെ യഥാർത്ഥ മുഖവുമായി വന്നതിൻ്റെ പേരിലുള്ള ചമ്മലാണെനിക്ക് എന്ന് ചെക്ക് - ജർമ്മൻ എഴുത്തുകാരൻ ഫ്രാ കാഫ്ക പറഞ്ഞത് ഒരു പേജിൽ ഉദ്ധരിച്ചുചേർത്തിരിക്കുന്നു .കാഫ് കയുടെ മറ്റൊരു ശ്രദ്ധേയവാക്യവും കാണാം. അത് 'ജോസഫൈൻ ദ് സിംഗർ ' എന്ന കഥയിൽ നിന്നുള്ളതാണ്: 'ലോകം ഓരോ ദിവസവും ചെറുതായി വരുകയാണ്; അവിടെ മൂലയിലൊരു കെണി ഒരുക്കിയിട്ടുണ്ട്. അതിലേക്കാണ് ഞാൻ ചെന്നു ചാടേണ്ടത് '. അറിവ് സ്വാതന്ത്യം പ്രഖ്യാപിച്ചു. സാഹിത്യ, സാംസ്കാരിക മേഖലകളിലെ കുത്തകകളെല്ലാം അവസാനിക്കുന്നതിൻ്റെ വിളംബരമാണ് ഉത്തര - ഉത്തരാധുനികത. സംസ്കാരം ,കല, സാഹിത്യം തുടങ്ങിയവയെല്ലാം കുത്തകകളുടെയുടെ കൈകളിൽനിന്ന് അകലുകയാണിപ്പോൾ. കൊറോണ ഒരു ദുരന്തമാണെങ്കിലും അതിൻ്റെ ഒരു പ്രധാന ഫലം ഈ കുത്തകകളുടെ എന്നെന്നേക്കുമായുള്ള അവസാനമാണ്.അറിവ് ആരുടെയും ചെരിപ്പനടിയിലല്ല; അത് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. സംസ്കാരവും അങ്ങനെതന്നെ .സാംസ്കാരിക ഭാവുകത്വയജമാനന്മാരോ, കലാലോകത്തിലെ സമ്പന്നരായ കുറേപ്പേരുടെ അധികാരകേന്ദ്രമോ ഇനിയില്ല. ഗാലറി കിട്ടാതെ മരിച്ച വാൻഗോഗ് ഒരു ചരിത്രവസ്തുതയാണ്. ഇനി അത് ആവർത്തിക്കുകയില്ല. എല്ലാവർക്കും ഫേസ്ബുക്ക് ചുമരുകളുണ്ട് ,മുറികളുണ്ട്. ലോകത്തിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഭൂരിപക്ഷം കലാകാരന്മാർക്കും എഴുത്തുകാർക്കും ഇപ്പോൾ ഫേസ്ബുക്ക് പേജുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും ഉത്സാഹഭരിതമായ കാലമാണിത്, കൊറോണയുടെ ദുരിതവും കാലാവസ്ഥാവ്യതിയാനവും ഒഴിച്ചാൽ. വിക്ടർ ഹ്യൂഗോയുടെ പേജ് കണ്ട ഉടനെ ഞാൻ ഫോളോ ചെയ്തു. ഹ്യൂഗോയുടെ 'നോത്രദാമിലെ കൂനൻ'(1831) എന്ന നോവൽ പ്രസിദ്ധമാണല്ലോ. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം നോത്രദാം എന്ന ഭദ്രാസനപള്ളി തന്നെയാണ്. നോവൽ പുറത്തുവന്നതിനു ശേഷം ആ പള്ളിയും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ആ പള്ളി സംരക്ഷിക്കാൻ വേണ്ടി പൊതുസമൂഹം തന്നെ മുന്നോട്ടു വന്നു. പ്രമുഖ വാസ്തുശില്പി വയോലെ ലി ഡുക്ക് നേതൃത്വം നല്കിയ നവീകരണപ്രവർത്തനങ്ങൾ 1844 മുതൽ 1864 വരെ നീണ്ടു. പഴയ പള്ളിയുടെ തനിമ നിലനിർത്തുന്നതിനു ചില പുതിയ എടുപ്പുകൾ കൂടി അദ്ദേഹം നിർമ്മിച്ചു. ഹ്യൂഗോയുടെ നോവലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അതെല്ലാം ചെയ്തത്. ഇന്ന് ആ പള്ളി ഒരു മ്യൂസിയമാണ്. 'ഹ്യൂഗോ മുതൽ വയോലെ ലി ഡുക്ക് വരെ ' എന്ന പ്രദർശനം കഴിഞ്ഞ വർഷം സംഘടിപ്പിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. നുറുങ്ങുകൾ 1) പാവ്ലോ പിക്കാസോ ,മാഷൽ ദുഷാമ്പ് തുടങ്ങിയ കലാകാരന്മാരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ എഴുപതുകളിലെ സാഹിത്യവും കലയും രൂപപ്പെട്ടത്. അതിൻ്റെ ചരിത്രപരമായ അനിവാര്യത നിഷേധിക്കാനാവില്ല .എങ്കിലും എഴുപതുകളിലെ കവിതയെ വല്ലാതെ അതിഭാവുകത്വം ബാധിച്ചിരുന്നു. ഉള്ളിൽ സങ്കടം തോന്നുന്നത് അവിഷ്ക്കരിക്കാൻ പൊട്ടിക്കരയുകയാണ് പലരും ചെയ്തത്. അതിവൈകാരികതയും കരച്ചിലും ഒഴിവാക്കിയാൽ ബാക്കി എന്ത് ശേഷിക്കുമെന്നാണ് നോക്കേണ്ടത്. 2)മലയാളകഥയിലും പഞ്ചമഹാനാദമുണ്ട്. തകഴി ,ദേവ് തുടങ്ങിയവരുടെ തലമുറയ്ക്ക് ശേഷം വന്ന പ്രമുഖരായ അഞ്ച് കഥാകൃത്തുക്കൾ വായനക്കാരെ സ്വാധീനിച്ചു. ആ അഞ്ചുപേർ ഇവരാണ്: മാധവിക്കുട്ടി ,എം.ടി ,ടി. പത്മനാഭൻ ,സി.വി.ശ്രീരാമൻ ,എൻ.മോഹനൻ. 3)എഴുത്തുകാരൻ്റെ വെല്ലുവിളി ഭാഷയിലെ പ്രവണതകൾ പെട്ടെന്ന് മാഞ്ഞുപോകുന്നു എന്നുള്ളതാണ്. ഭാഷ ഒരു ഫാഷനായിരിക്കുന്നു. ബഷീറിൻ്റെ ഭാഷ പലരും അനുകരിച്ചു ;അതൊരു ഫാഷനായി മാറുകയായിരുന്നു. ഇപ്പാൾ ആ ഭാഷയില്ല. സക്കറിയ, മുകുന്ദൻ തുടങ്ങിയവർ ആദ്യകാലത്ത് ഉപയോഗിച്ച ഭാഷയും ഒരു ഫാഷനായി പരിണമിച്ചു. എന്നാൽ ഇപ്പോൾ അതും അപ്രത്യക്ഷമായി. പുതിയൊരു ഭാഷ കണ്ടെത്തുകയാണ് വെല്ലുവിളി . 4)ഒരിക്കൽ താൻ പഠിപ്പിച്ച കടലിൻ്റെ മകൻ ആറ്റക്കോയയെ തിരയുകയാണ് ദേശമംഗലം രാമകൃഷ്ണൻ 'ആറ്റക്കോയ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോ.3) എന്ന കവിതയിൽ .ആറ്റക്കോയ രുചിയാണ്, സ്നേഹമാണ് ,ഓർമ്മയാണ്, തുമ്പിയാണ്, പൂവാംകുറുന്നിലയാണ്. ദേശമംഗലം മനുഷ്യനെ അനുഭവിക്കുകയാണ്, അവൻ്റെ ജീവൻ്റെ തുടിപ്പുകളെ .ഇത് അപൂർവ്വ അനുഭവമാണ്. മനുഷ്യൻ്റെ സ്പർശം ,ഓർമ്മ തുടങ്ങിയവ എത്ര ശുദ്ധമാണ്! . 'കൊണ്ടുവന്നൂ ഒരിക്കൽ തേങ്ങാമീനടച്ചുരുൾ എന്തൊരു രുചി അന്യമായൊരു മണം ഓക്കാനിച്ചു മധുരിച്ചന്നു തിന്നൊരാ പലഹാരത്തിൻ ഓർമ്മയിൽ ചിരിച്ചു നിൽപ്പുണ്ടവൻ' . 5) 'മനസ്സിൻ്റെ തീർത്ഥയാത്ര' എന്ന നല്ല സിനിമ സംവിധാനംചെയ്ത എ.വി. തമ്പാൻ സമീപകാലത്ത് കലാകൗമുദിയിൽ എഴുതിയ 'ഇതാ ഞങ്ങളുടെ കെ. ജി. ജോർജ്' , 'അയ്യപ്പനല്ല എങ്കിൽ നിങ്ങൾ കോശിയാണ് ' എന്നീ ലേഖനങ്ങൾ നമ്മുടെ ചലച്ചിത്രവിമർശനം മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്. 'തിരക്കഥാ മുഹൂർത്തങ്ങളുടെ ഒരു മ്യൂസിയമാണ് 'യവനിക' എന്ന് തമ്പാൻ എഴുതുന്നു. മറ്റൊരിടത്ത് സൂക്ഷ്മമായി കഥാപാത്രനിരീക്ഷണം നടത്തിക്കൊണ്ട് തമ്പാൻ ഇങ്ങനെ കുറിക്കുന്നു: 'പ്രതിയോഗിയാണ് നമ്മളുടെ ശക്തി ദൗർബല്യങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുന്നത്. പ്രതിയോഗി വില്ലനല്ല; ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ്. അയ്യപ്പൻ, കോശിയുടെ പ്രതിയോഗിയാണ് , മറിച്ചും .പരസ്പരം കണ്ടുമുട്ടി വാൾ കോർത്തപ്പോഴാണ് രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ പൂർണ്ണമായും പുറത്തു വരുന്നത്. ഒരാൾ മറ്റേയാളിൻ്റെ വില്ലനോ ,ശത്രുവോ അല്ല. ഒരാളിൽ പൂരിപ്പിക്കാൻ വിടുന്ന ഭാഗം പൂരിപ്പിക്കുന്നയാളാണ്, അയാളുടെ പ്രതിയോഗി.പ്രതിയോഗിയില്ലാത്ത ഒരു മനുഷ്യൻ്റെ ജീവിതം അപൂർണമായിരിക്കും' . 6)രാജൻ സി. എച്ചിൻ്റെ പുതിയ കവിതാസമാഹാരമാണ് 'പൂവുകൾക്ക് ചായം പൂശുന്നവൻ '(ലോഗോസ് ) . 7)കവി പഴവിള രമേശനെക്കുറിച്ച് രാധാലക്ഷ്മി പത്മരാജൻ എഴുതിയ ഓർമ്മക്കുറിപ്പ് ( അഗ്നിയായി ആളിക്കത്തി കാടുപൂകിയ കവി, കലാപൂർണ, സെപ്റ്റംബർ ) അപൂർവസുന്ദരമാണ്. ആത്മാർത്ഥതയാണ് ഈ ലേഖനത്തിൻ്റെ സവിശേഷ ഗുണം. പഴവിളയെക്കുറിച്ച് ഇത്രമാത്രം അലിവോടെ ,സ്നേഹത്തോടെ ആരും എഴുതിയിട്ടില്ല. 'ഹൃദയം നിറഞ്ഞ സ്നേഹവും ആരെയും സൽക്കരിക്കാനുള്ള മനസ്സും എന്തിനും കൂടെ നിൽക്കാൻ ഉത്സാഹമുള്ള സൗമ്യയും സുശീലയുമായ ഭാര്യയും സർവ്വോപരി കൈനിറയെ സമ്പത്തുമുള്ള രമേശൻ്റെ ജീവിതം ഒരുത്സവംപോലെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഡയബറ്റീസ് പിടിപ്പെട്ട് വലതുകാൽ മുറിച്ചുകളയേണ്ടി വന്നത്.പക്ഷെ ,അതിനൊന്നും രമേശനെ തളർത്താനായില്ല .പതിനേഴ് വർഷക്കാലം കിടന്നുകൊണ്ട് തന്നെ തൻ്റെ കാവ്യജീവിതം അദ്ദേഹം ആഘോഷമാക്കി' - രാധാലക്ഷ്മി എഴുതുന്നു, അകൃത്രിമമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട്. 8)ഡോ. വേണു തോന്നയ്ക്കൽ എഴുതിയ 'പ്രണയം'(കലാകൗമുദി, 2124 )തീക്ഷ്ണവും ശക്തവുമായ കവിതയാണ്‌. ഇതിനു അനുഭവത്തിൻ്റെ ബലമുണ്ട്. രോഗി ഒരു ഘട്ടം കഴിയുമ്പോൾ രോഗത്തെ സ്നേഹിക്കുന്നതാണ് വിഷയം. 9)ഒരു നല്ല ഗദ്യശൈലിയുണ്ടാക്കാൻ വേണ്ടി പത്തു വർഷത്തിലേറെക്കാലം പ്രയത്നിക്കേണ്ടി വന്നുവെന്ന് ജോർജ് ഓർവെൽ എഴുതിയിട്ടുണ്ട്.ഒരു ശൈലിയിൽ ഒരെഴുത്തുകാരൻ ജീവിക്കുന്നു. 10)മഹാനാടകകാരനും വിമർശകനുമായ ബർനാഡ് ഷാ ഇങ്ങനെ പറഞ്ഞു, നിങ്ങൾ വൃത്തിയോടും ശുദ്ധിയോടും ജീവിച്ചാൽ നിങ്ങളാകുന്ന ജാലകത്തിലൂടെ ഈ ലോകത്തെ ശരിയായി നിരീക്ഷിക്കാൻ കഴിയും. 11)സാഹിത്യരചനയിലും വായനയിലും ഏറ്റവും വിലപിടിപ്പുള്ള വസ്തു ആധുനിക മനസ്സാണ്. ഇതാകട്ടെ ഒരാൾ നിസ്തന്ദ്രമായി പരിശ്രമിച്ചാലേ സാധ്യമാകൂ. ക്രിസ്തു മനുഷ്യരുടെ മജ്ജയിലാണ് കുരിശിലേറ്റപ്പെട്ടതെന്ന് നികോസ് കസൻദ്സാക്കിസ് 'ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന കൃതിയിൽ എഴുതുന്നത് ഈ നവീനമനസുള്ളതുകൊണ്ടാണ്. ആ ഭാഷയിൽ തന്നെ അത് വ്യക്തമാണ്. ഒരു വസ്തുവിനെ എങ്ങനെ നോക്കണമെന്ന് ചിന്തിക്കന്നതു തന്നെ ആധുനികമാണ്. കാരണം ,അവിടെ ആ വസ്തുവിനെ ധാരാളം പേർ, അതിനു മുമ്പ് ,നോക്കിയതെല്ലാം മായ്ച്ചുകളയുന്ന വലിയൊരു പ്രക്രിയയുണ്ട്. 12)മലയാളസാഹിത്യത്തിൽ ആകാശത്തിൽനിന്ന് ഉൽക്ക എന്നപോലെ വന്നുവീഴുന്ന കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് മാധ്യമങ്ങളെ മാത്രമാണ് സ്വാധീനിക്കുന്നത്.മലയാളത്തിലെ തൊണ്ണൂറ് ശതമാനം എഴുത്തുകാരും ഈ അവാർഡിനെക്കുറിച്ച് അറിയുന്നുപോലുമില്ല .
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. DAY IN PICSMore Photos നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വസിഷ്ഠന്‍ തുടര്‍ന്നു: അവിടെ ആകാശമൊന്നും ഉണ്ടായിരുന്നില്ല. ദിക്കുകളും, ‘താഴെ’, ‘മുകളില്‍’ എന്നിത്യാദി തരംതിരിവുകളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പരിമിതികളില്ലാത്ത ബോധസമുദ്രം മാത്രം. അതിനിടയില്‍ സൂര്യോദയത്തില്‍ ഭൂമിയെന്നതുപോലെ ഞാന്‍ ബ്രഹ്മലോകം കണ്ടു. അവിടെ സൃഷ്ടാവായ വിരിഞ്ചന്‍ സുദീര്‍ഘധ്യാനത്തില്‍ ആമഗ്നനായി മലപോലെ ഇളക്കമേതുമില്ലാതെ മരുവുന്നു. പ്രധാന എന്ന പ്രഥമ തത്വവും, മാമുനിമാരും ദേവതകളും സിദ്ധചാരണഗന്ധര്‍വ്വാദി പ്രമുഖരുമെല്ലാം ബ്രഹ്മാവിന്റെ ചുറ്റും ഇരുന്നു ധ്യാനിക്കുന്നു. എല്ലാവരും ജീവനറ്റവരെന്ന് തോന്നുമാറ് ചലനമറ്റ് ധ്യാനസമുദ്രത്തിന്റെ ആഴത്തില്‍ വിരാജിക്കുന്നു. പന്ത്രണ്ടു സൂര്യന്മാരും അവിടെവന്നു ധ്യാനനിരതരായി. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട ദൃശ്യങ്ങളെ അതേപടി കാണുന്നതുപോലെ പിന്നെയും കുറച്ചുകഴിഞ്ഞ് ഞാന്‍ ബ്രഹ്മാദികളെ തെളിമയോടെ കാണുകയുണ്ടായി. സ്വപ്നത്തിന്റെ ഭൌതീകമൂര്‍ത്തികളായല്ല, മറിച്ച് മനസിസ്ന്റെ ഉപാധികളെ മൂര്‍ത്തീകരിച്ച വസ്തുക്കളായിട്ടാണ് ഞാനവരെ കണ്ടത്. പിന്നീട് ഈ ദേവതകളുമെല്ലാം മിഥ്യയാണെന്ന് ഞാനറിഞ്ഞു. ആ സ്ഥലത്ത് നിന്നും എങ്ങോട്ടും ഗമിക്കാതെ തന്നെ അവരെല്ലാം എന്റെ ദൃഷ്ടിയില്‍ നിന്നും പോയ്മറഞ്ഞു. ബ്രഹ്മാവിനെപ്പോലെ സ്വയം നാമരൂപങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ അവരെല്ലാം നിര്‍വ്വാണപദം പൂകിയെന്നും ഞാനറിഞ്ഞു. വാസനകള്‍ എന്ന സ്വാര്‍ജ്ജിത പരിമിതികള്‍ അവരില്‍ അവശേഷിക്കാത്തതിനാല്‍ അവര്‍ക്ക് അദൃശ്യരാവാന്‍ കഴിയുന്നു. ദേഹമെന്നത് കേവലം മിഥ്യയാണ്. അതിനെ ഉണ്ടാക്കുന്നത് മനോപാധികള്‍ അല്ലെങ്കില്‍ വാസനകളാണ്. വാസനകളുടെ അഭാവത്തില്‍ ഉറക്കമെണീറ്റ് വരുമ്പോള്‍ സ്വപ്നദൃശ്യങ്ങളുടെ അനുഭവമെന്നപോലെ ദേഹം ഇല്ലാതാവുന്നു. അതുപോലെതന്നെ ആതിവാഹികന്‍ എന്ന സൂക്ഷ്മശരീരമോ ആധിഭൌതീകന്‍ എന്ന സ്ഥൂലശരീരമോ ജാഗ്രത്തില്‍ ഇല്ല. കാരണം മാനസികോപാധികള്‍ അപ്പോള്‍ ഇല്ലല്ലോ. സ്വപ്നത്തിന്റെ ഉദാഹരണം പറഞ്ഞത്, അത് എല്ലാവരും അനുഭവിക്കുന്ന ഒരു കാര്യമായതുകൊണ്ടാണ്‌. സ്വന്തം അനുഭവത്തെ നിരാകരിക്കുന്നവന്‍ വര്‍ജ്യനത്രേ. ഉറക്കം നടിക്കുന്നവനെ എങ്ങനെ ഉണര്‍ത്താനാണ്? സ്വപ്നാനുഭാവത്തിനു നിദാനമായ ദേഹം ഇല്ലാതാവുമ്പോള്‍ സ്വപ്നം നിലയ്ക്കുന്നു. ദേഹത്തിന്റെ അഭാവത്തില്‍ അങ്ങേ ലോകത്തൊരു ജീവിതം ഉണ്ടെന്ന് എങ്ങനെ പറയും? തീര്‍ച്ചയായും, സൃഷ്ടിയെന്നത് മിഥ്യ തന്നെയാണ്. ലോകം എന്തായിരുന്നില്ലയോ അതൊരിക്കലും ആയിരുന്നിട്ടേയില്ല. ഇപ്പോഴും അതിന് ഉണ്മയില്‍ അസ്തിത്വമില്ല. ബോധം ശരീരത്തിന്റെ ഒരു വിപുലീകരണം മാത്രമാണെന്ന് പറഞ്ഞാല്‍ പിന്നെയീ ശാസ്ത്രങ്ങളെല്ലാം മൂല്യരഹിതമാവും. ശാസ്ത്രങ്ങളുടെ അനുശാസനം വെറുതെ നിരാകരിക്കാനാണെങ്കില്‍പ്പിന്നെ എന്തിനാണ് ഈ ശാസ്ത്രശാസനങ്ങള്‍? ദേഹമുള്ളിടത്തോളം ഭ്രമക്കാഴ്ച്ചകള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിച്ചാല്‍ അവ സത്യമായി തോന്നുന്നു. ബോധം ദേഹത്തില്‍ ആകസ്മികമായി അങ്കുരിക്കുന്നു എന്നാണു വാദമെങ്കില്‍ അതിനെന്തുകൊണ്ട് അതിന്റെ അനന്ത സാദ്ധ്യതയെ സാക്ഷാത്ക്കരിച്ചുകൂടാ? ഏതായാലും ബോധം സ്വയം അവബോധിച്ചു സങ്കല്‍പ്പിക്കുന്നതെല്ലാം, അതിനെ നാം സത്തെന്നോ അസത്തെന്നോ വിളിച്ചാലും അപ്രകാരം ഭവിക്കുന്നു. “അതിനാല്‍ സ്വരൂപത്തിന്‌ തന്നെ ബോധമായി തിരിച്ചറിയാന്‍ കഴിയുന്നത് ആന്തരീകമായി സ്വയമുണ്ടാവുന്ന ചലനം മൂലമാണ്. പിന്നീട് വാസനകള്‍ നിമിത്തം മനോപാധികളിലൂടെ ഭ്രമാത്മകമായ ഭാവനകള്‍ യഥാതഥമെന്നപോലെ ഭവിക്കുന്നു.” ഉപാധിസ്ഥമായ ബോധം ബന്ധനമാണ്. എന്നാല്‍ ഉപാധികളെപ്പറ്റി അറിയാതെ (അവബോധിക്കാതെ) ഇരിക്കുമ്പോള്‍ നിര്‍വാണമായി.
Breaking News: ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് രാജ്യദ്രോഹി: ജയറാം രമേശ് ◆ ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രൻ; സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാൻ: എംവി ജയരാജൻ ◆ ആം ആദ്മി നുണയന്മാരുടെ പാർട്ടി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ◆ വീട്ടിൽ കല്ലിട്ടത് സർവേ നടത്താൻ; കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും: എംവി ജയരാജൻ ◆ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ ◆ മന്ത്രിയുടെ പേരിൽ തീവ്രവാദിയുണ്ടെന്ന് പറയുന്നത് തീവ്രവാദമാണ്: എംബി രാജേഷ് ◆ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു; പിതാവ് അറസ്റ്റില്‍ ◆ വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ ◆ വിഴിഞ്ഞം സമരം: ദേശാഭിമാനി തീവ്രവാദി എന്ന് വിളിച്ചത് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെ ◆ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; ലണ്ടനിൽ മാത്രം ചിലവഴിച്ചത് 43.14 ലക്ഷം രൂപ ◆ Breaking News National Top Stories ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം: സുബ്രഹ്മണ്യന്‍ സ്വാമി Evartha Desk 26 October 2022 ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയോടാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യം ഉന്നയിച്ചത്. കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു- സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിൽ കുറിച്ചു. കേരളത്തിലെ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികളിലേക്ക് കടക്കന്നതോടെ ആണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരണവുമായി രംഗത്ത് വന്നത്. അതേസമയം കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കുന്ന കത്ത് ഇന്നലെ വൈകീട്ടായിരുന്നു ഗവർണ്ണറുടെ കത്ത് പിണറായി വിജയന് നല്‍കിയത്. തനിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഗവർണ്ണറുടെ അസാധാരണമായ നടപടി. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി ഗവർണ്ണർക്ക് നല്‍കിയത്.
വ്യാധന്‍ പറഞ്ഞു: മഹര്‍ഷെ, അത്തരം ഭ്രമചിന്തകള്‍ അങ്ങയെപ്പോലെയുള്ള മഹാന്മാര്‍ക്കും ഉണ്ടാവുമോ? ധ്യാനസാധനകൊണ്ട് അതിനറുതി വരില്ലേ? മഹര്‍ഷി പറഞ്ഞു: ഈ ലോകചക്രാവസാനത്തോടെ എല്ലാത്തിനും അന്ത്യമായി. ചില കാര്യങ്ങള്‍ അവസാനിക്കുന്നത് ക്രമാനുഗതമായും മറ്റുചിലത് പൊടുന്നനെയുമാണ്. എന്നിരിക്കിലും നടക്കേണ്ട സംഗതികള്‍ നടന്നു തന്നെ തീരണം. “മാത്രമല്ല ബലം, ബുദ്ധി, പ്രഭ, തേജസ്സ് എന്നിവയ്ക്കെല്ലാം ആപത്തുകാലത്ത് തടസ്സങ്ങള്‍ ഉണ്ടാവുന്നു. അതെല്ലാ കാലത്തും മഹാന്മാര്‍ക്കടക്കം എല്ലാവര്‍ക്കും ബാധകമത്രേ.” അവസാനമായി പറയട്ടെ, ഞാന്‍ ഇതുവരെ പറഞ്ഞതെല്ലാം സ്വപ്നദൃശ്യത്തെപ്പറ്റിയായിരുന്നു. ഒരു സ്വപ്നത്തില്‍ അസംഭാവ്യമായി എന്തുണ്ട്? എങ്കിലും ഈ സ്വപ്നാനുഭവത്തെപ്പറ്റി നിനക്ക് വിവരിച്ചു തരണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇനി ഞാന്‍ സത്യാവസ്ഥ എന്തെന്ന് പറയാം. ഞാന്‍ അങ്ങനെ ആ മഹാ പ്രളയം കാണുമ്പോള്‍ ഒരു മലമുകളിലായിരുന്നു.ഞാനതിന്റെ തുഞ്ചത്ത് കയറി. അവിടെയെത്തിയ നിമിഷം ദൃശ്യങ്ങള്‍ പാടെ മാറിപ്പോയി. പ്രളയജലമെല്ലാം എവിടെപ്പോയി മറഞ്ഞു എന്നെനിക്കറിഞ്ഞില്ല. മുഴുവന്‍ ചെളി നിറഞ്ഞുനിന്ന ഭൂമിയില്‍ ഇന്ദ്രനും മറ്റു ദേവതകളും ആന മുതലായ മൃഗാദികളും എല്ലാം കഴുത്തുവരെ മുങ്ങി കാണപ്പെട്ടു. പെട്ടെന്നെന്നെ ക്ഷീണം ബാധിച്ചു; ഞാന്‍ തളര്‍ന്നുറങ്ങിപ്പോയി. ഇതുകഴിഞ്ഞു ഞാന്‍ എന്റെ സ്വന്തം ഓജസ്സില്‍ ആയിരുന്നുവെങ്കിലും എന്റെ പൂര്‍വ്വാനുഭവങ്ങളുളേല്‍പ്പിച്ച മാനസീകോപാധികള്‍ എന്നില്‍ നിന്നും ഒഴിവായിരുന്നില്ല. അങ്ങനെ രണ്ടു ബോധസീമകളില്‍ അനുഭവമാര്‍ജ്ജിച്ച ഞാന്‍ ഉണര്‍ന്നപ്പോള്‍ ആ കൊടുമുടി മറ്റൊരാളുടെ ഹൃദയത്തിലായിരുന്നു. രണ്ടാം ദിനം ഞാനവിടെ സൂര്യോദയം ദര്‍ശിച്ചു. അത് കഴിഞ്ഞ് ലോകത്തിലെ മറ്റു വസ്തുക്കള്‍ ഉദിച്ചു വന്നു. എല്ലാം മറന്നു സാധാരണജീവിതം നയിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ സ്വയം പറഞ്ഞു: ‘എനിക്ക് പതിനാറു വയസ്സായി. ഇവര്‍ എന്റെ മാതാപിതാക്കളാണ്’ അപ്പോള്‍ ഒരു ഗ്രാമവും അതില്‍ ഞാനൊരാശ്രമവും കണ്ടു. ഞാനാ ആശ്രമത്തില്‍ കഴിയാന്‍ തുടങ്ങി. അതെനിക്ക് യഥാര്‍ത്ഥ്യം തന്നെയായിരുന്നു. പഴയ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ ആകെ മങ്ങിപ്പോയി. എന്റെ ദേഹം മാത്രമേ എനിക്കൊരത്താണിയായി വര്‍ത്തിച്ചുള്ളു. ജ്ഞാനം എന്നില്‍ നിന്നും വളരെ അകലെയായിരുന്നു. എന്റെ ജീവസത്ത വാസനയെന്നു വിളിക്കുന്ന മനോപാധികള്‍ മാത്രമായി. ഞാന്‍ സമ്പത്തിനായി എന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഞാന്‍ എല്ലാ സാമൂഹ്യവും ധാര്‍മ്മികവുമായ കടമകളും നിര്‍വഹിച്ചു വന്നു. എന്താണ് കരണീയമെന്നും ഗര്‍ഹണീയമെന്നും എനിക്കറിയാമായിരുന്നു. ഒരു ദിവസം ഒരു മുനിവര്യന്‍ എന്റെ അതിഥിയായിയെത്തി. ഞാനദ്ദേഹത്തെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. ആ രാത്രി അദ്ദേഹമെന്നോടൊരു കഥ പറഞ്ഞു. അദ്ദേഹം അപരിമേയമായ വിശ്വത്തെ അതിന്റെ എല്ലാ പ്രാഭവങ്ങളോടും എനിക്കായി വിവരിച്ചു തന്നു. എല്ലാമെല്ലാം അനന്തമായ ബോധം മാത്രമാണെന്ന് വിശദമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നിലെ മേധാശക്തി ഉണര്‍ന്നു. ക്ഷണത്തില്‍ എനിക്കെന്റെ പൂര്‍വ്വ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. മറ്റൊരാളുടെ ദേഹത്തില്‍ ഞാനെങ്ങനെ കയറിക്കൂടി എന്നും ഞാന്‍ മനസ്സിലാക്കി. അയാള്‍ വിശ്വപുരുഷനാണെന്നു കരുതി ഞാനയാളില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിച്ചു. ഞാന്‍ ആ പുരുഷന്റെ പ്രാണനില്‍ കയറിക്കൂടി. അയാളുമായി അങ്ങനെ ഒന്നായിച്ചേര്‍ന്നു ഞാന്‍ പുറത്തുവന്നു. ഉടനെ ഞാന്‍ എന്റെ മുന്നില്‍ എന്റെ ദേഹം പത്മാസനത്തില്‍ ഇരിക്കുന്നതായി കണ്ടു. ഞാനൊരാശ്രമത്തിലാണപ്പോള്‍. ഗുരുവായ എന്നെ പരിചരണം ചെയ്യുന്ന ശിഷ്യന്മാര്‍ എനിക്ക് ചുറ്റുമുണ്ട്. ഈ ശിഷ്യന്മാര്‍ പറയുന്നത് ഞാന്‍ സമാധിസ്ഥനായിട്ട് കേവലം ഒരു മണിക്കൂറേ ആയിട്ടുള്ളൂ എന്നാണ്. ഞാന്‍ ഹൃദയത്തില്‍ കയറിയ ആള്‍ മറ്റൊരു സഹയാത്രികനായിരുന്നു. അയാള്‍ ഉറക്കത്തിലാണ്. ആരോടും ഇതൊന്നും പറയാതെ പെട്ടെന്ന് ഞാനാ ഉറങ്ങുന്നയാളിന്റെ ഹൃദയത്തില്‍ വീണ്ടും കയറി. അയാളുടെ ഹൃദയത്തില്‍ വിശ്വപ്രളയം അവസാനിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗ്രാമവും ബന്ധുക്കളും അപ്രത്യക്ഷമായി. എല്ലാം പ്രളയത്തീയില്‍ എരിഞ്ഞുപോയിരുന്നു. ഞാന്‍ വായുവിനെ ധ്യാനിച്ച്‌ ചുറ്റിക്കറങ്ങാന്‍ തുടങ്ങി.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഞാൻ അജിത്, 28 വയസ്സ്. അച്ഛന്റെ ബേക്കറി ഉള്ളതുകൊണ്ട് അച്ഛന്റെ കൂടെ കൂടി അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു. ഇതു എന്റെ ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടിയാണ്. ആ പ്രതികാരത്തിനു സാഹചര്യമൊരുക്കിയതിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കൊറോണയോടും ലോക്ക്ഡൗണിനോടും ആണ്. കഥ തുടങ്ങുന്നത് കൊറോണ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ്. എന്റെ ഉറ്റ ചങ്ങാതി അഷ്‌റഫ് ദുബായിലാണ്. 2 വർഷങ്ങൾക്ക് മുൻപാണ് അവന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ കഥാ നായികയെ പറ്റി നിങ്ങൾക്ക് ഒരു ഐഡിയ കിട്ടിയില്ലേ? അതെ അവന്റെ ബീവി, ഞങ്ങളുടെ നാട്ടിലെ ഏറ്റവും മൊഞ്ചത്തി മുബീന എന്ന എന്റെ മുബി. കെട്ട് കഴിഞ്ഞപ്പോൾ തൊട്ട് ആള് എന്റെ ശത്രു ആണ്. നാട്ടിലെ അലവലാതി കൂട്ടുകെട്ട് ഉപേക്ഷിക്കാൻ അഷ്‌റഫിനോട് പറഞ്ഞ എന്നെ വെറും ലോക്കൽ ആയിട്ട് കണക്കാക്കുന്ന പൂറിമോൾ. അവളോടുള്ള കലിപ്പ് ഒക്കെ അവളെ കാണുമ്പോൾ ഇല്ലാതാകും. മിക്കവാറും അവൾ ധരിക്കുന്ന നല്ല ടൈറ്റ് ചുരിദാർ നാട്ടിലെ മിക്കവരുടെയും വാണറാണിയാക്കി അവളെ മാറ്റി. പിന്നഴകു തന്നെ ആളുകളുടെ പാൽ ചീറ്റിക്കും. അവളുടെ കനത്ത കുണ്ടി പന്തുകൾ കുലുക്കിയുള്ള അവളുടെ നടത്തം തന്നെ വല്ലാത്ത അനുഭൂതിയാണ്. കുണ്ടികളെ വെല്ലുന്ന അവളുടെ മാറിടങ്ങളും. കൊഴുത്തതെങ്കിലും നല്ല ഷേപ്പ് ഉള്ള ശരീരവും. എപ്പോഴും ചുവന്നു നനവുള്ള അവളുടെ അധരങ്ങളും. ഷാൾ തട്ടം പോലെ ഇട്ടാൽ അതിനുള്ളിലെ അവളുടെ സുന്ദരമായ മുഖവും ആരെയും അനുരക്തനാക്കും. 5 മീറ്റർ ചുറ്റളവിൽ മുബീന ഉണ്ടെങ്കിൽ ആണുങ്ങൾക്ക് മനസിലാവും. അത്രയും സുഗന്ധമാണ് അവളിൽ നിന്നും പടരുന്നത്. ആ മണം ആസ്വദിച്ചിട്ട് ബാത്‌റൂമിലേക്ക് ഓടുന്നവർ പോലുമുണ്ട്. ചങ്ങാതി കേട്ടുന്ന ചരക്കിനെ എന്നും അടുത്തു കാണാനും ഇടപഴക്കാനുള്ള സാഹചര്യം എനിക്ക് ഉള്ളതിൽ പലർക്കും അസൂയയും കുശുമ്പും ഉണ്ടായിരുന്നു. എന്നാൽ, അവൾ അവന്റെ ഉറ്റ ചങ്ങാതി ആയിട്ടും എന്നെ പിന്നീട് ആ വീടിന്റെ പരിസരത്തേക്ക് പോലും അടുപ്പിച്ചില്ലെന്ന് അറിഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവരാണ് നാട്ടുകാർ. ഇതിന്റെയൊക്കെ കലിപ്പാണ് എനിക്ക് അവളോട്. അതു അവനും അറിയാം. അവള് കുറച്ചു റിച്ച് ആണ്. ടിക്ടോകിലും ഇൻസ്റ്റയിലും ചെറിയൊരു സെലിബ്രിറ്റിയും. അതുകൊണ്ട് തന്നെ ബ്യൂട്ടി കോൺഷ്യസ് ആണ്. അതു തന്നെയാണ് അപ്സരസ്സുകൾ തോൽക്കുന്ന ആ വെണ്ണ ഉടലിന്റെ രഹസ്യവും. കാര്യം എന്റെ ശത്രു ആണെങ്കിലും, അവളുടെ ടിക്ടോക് വീഡിയോകൾ ആണ് പലപ്പോഴും എന്റെ വികാര ശമനത്തിന് കാരണമാകുന്നത്. അതുവരെ പോൺ കണ്ടു വാണമടിക്കാറുള്ള ഞാൻ, മുബീനയുടെ ചുണ്ടും മുഖവും മാത്രം നോക്കി അടിച്ചു പാൽ കളയാൻ തുടങ്ങി. ഇനി കഥയിലേക്ക് വരാം. അഷ്‌റഫിന്റെ ഉപ്പ നേരത്തെ മരിച്ചു. ഉമ്മയും ഒരു പെങ്ങളും ആണ് ഉള്ളത്. പെങ്ങൾ മുൻപേ വിവാഹിതയും ഒരു കുഞ്ഞിന്റെ ഉമ്മയുമാണ്. ലോക്കഡൗൺ സമയത്ത് പെങ്ങൾ ഭർത്താവിന്റെ വീട്ടിലായിരുന്നു. അഷ്‌റഫിന്റെ വീട്ടിൽ അവന്റെ ഉമ്മയും പിന്നെ നമ്മുടെ നായികയും മാത്രം. അഷ്‌റഫ് ദുബായിൽ ആയിരുന്നു. അവൻ എന്നെ വിളിച്ചു അവരുടെ വീട്ടിൽ ഒരു കണ്ണ് വേണമെന്ന് ഓർമിപ്പിക്കാറുണ്ട്. വാണ റാണിയോടുള്ള ശത്രുത മറന്നു ഞാൻ എല്ലാ സഹായത്തിനും നിന്നു. അപ്പോഴും മുബീന മസിലു പിടുത്തം തന്നെ, അഷ്‌റഫിന്റെ ഉമ്മ എന്നോട് മോനെ പടച്ചോൻ അനുഗ്രഹിക്കുമെന്ന് പറഞ്ഞു എന്നോടുള്ള നന്ദി അറിയിക്കും. അങ്ങനെ മെല്ലെ മെല്ലെ ലോക്കഡൗൺ അയഞ്ഞു തുടങ്ങി. ഞാൻ അഷ്‌റഫിന്റെ വീട്ടിൽ കൂടുതൽ സഹായങ്ങൾ ചെയ്തു. മെല്ലെ മെല്ലെ മുബീനയും എന്നോട് സംസാരിച്ചു തുടങ്ങി. എങ്കിലും വലിയൊരു സഹകരണം ഒന്നുമില്ല. വളരെ പോഷ് ആയി ജീവിച്ചിരുന്ന പെൺകൊച്ചിന് പെട്ടെന്ന് ഉള്ള ഈ ഒതുക്കം നല്ലപോലെ ബാധിച്ചിരുന്നു. എങ്കിലും അവളുടെ സൗന്ദര്യം നല്ലപോലെ നില നിർത്തുവാൻ അവൾ മറന്നില്ല. അങ്ങനെയാണ് എനിക്ക് അടുത്തൊരു അവസരം തുറന്നു കിട്ടിയത്. അഷ്‌റഫ് ലീവിന് നാട്ടിലേക്ക് വരുന്നു. വിവാഹവും മധുവിധുവും വിരുന്നുകളും ഒക്കെ കഴിഞ്ഞു ദുബായിലേക്ക് വണ്ടി കയറിയതാണ്. കൊറോണ കാരണം പിന്നെ പുതുപ്പെണ്ണിന്റെ മണം പോലും അറിയാൻ പറ്റിയില്ലല്ലോ? പെണ്ണിനും ആകെ മടുത്തിട്ടുണ്ടാകും. പ്രായം 22 ആയിട്ടുള്ളുവെങ്കിലും, കല്യാണം കഴിഞ്ഞു ഇളക്കി മറിച്ചിട്ട് പോയതല്ലേ? പൂറ് നന്നായിട്ട് കഴച്ചു പൊട്ടുന്നുണ്ടാകും. നീണ്ട മൂന്നര വർഷത്തിനൊടുവിൽ, കെട്ടിയോൻ വന്നിറങ്ങുന്നതിന്റെ ത്രില്ലിൽ അവൾ കുറച്ചുകൂടി ഒന്നു ആക്റ്റീവ് ആയി. പക്ഷെ, അവിടെ ആണല്ലോ ട്വിസ്റ്റ്, നാട്ടിലെത്തിയാലും 14 ദിവസം കെട്ടിയോളെ നോക്കി വെള്ളമിറക്കി തൊട്ടടുത്ത ആൾ താമസമില്ലാത്ത അവന്റെ പഴയ വീട്ടിൽ ക്വാറന്റൈൻ കിടക്കണം. കെട്ടിയോൻ നാട്ടിലെത്തുന്നു എന്നറിഞ്ഞ നാൾ തൊട്ട് തങ്ങളുടെ മധുവിധു ഓർമ്മകൾ മനസ്സ് ഇളക്കിയ മൊഞ്ചത്തിയുടെ മാറ്റം പ്രകടമായിരുന്നു. തൊട്ടടുത്ത് 14 ദിവസം കൂടി എന്നത് അവൾക്ക്… ഒരു പക്ഷെ, അവളുടെ പൂറിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നിരിക്കാം. അഷ്‌റഫ് എത്തിയതോടു കൂടി, എന്റെ സഹായം ഇല്ലാതെ പറ്റില്ലെന്നായി. അവനു ആവശ്യമുള്ള സാധനങ്ങളും ഫുഡ് ഉം ഒക്കെ അവൻ നിൽക്കുന്ന വീട്ടു വരാന്തയിൽ എത്തിക്കുക എന്ന റിസ്ക് ഉള്ള ജോലി എന്റേതായി. അങ്ങനെ ആദ്യ ദിവസം രാത്രിയിലെ അവന്റെ ഫുഡ് എത്തിച്ചു കൊടുത്തു ഞാൻ തിരിച്ചു മുബീനയുടെ അടുത്തു അടുക്കളയിൽ എത്തി. കെട്ടിയോൻ വരുന്നു എന്ന് കേട്ടപ്പോൾ ഉള്ള പ്രസരിപ്പ് മാറി, ഭാരിച്ച ജോലി ചെയ്യുന്ന ഒരു ബുദ്ധിമുട്ട് അവളുടെ മുഖത്തു ഉണ്ട്. വിയർത്തിരിക്കുന്നു. അഷ്‌റഫിന്റെ ഉമ്മ പഴയതുപോലെ വയ്യാത്തതിനാൽ നേരത്തെ കിടന്നു. മുബീന അവസാന വട്ട ജോലികളൊക്കെ തീർത്തുകൊണ്ടിരിക്കുന്നു. അവളുടെ മുഖത്തെ പിരിമുറുക്കം കണ്ടപ്പോൾ ഞാൻ ചോദിച്ചു: ‘എന്തു പറ്റി മോളെ? മോൾക്ക് എന്തേലും വയ്യായ്ക ഉണ്ടോ?’ അതിനു മറുപടിയായി ദഹിപ്പിച്ചൊരു നോട്ടം നോക്കിയിട്ട് അവൾ വീണ്ടും പണി തുടർന്നു. അവളുടെ മുഖഭാവം കണ്ടപ്പോൾ ഇപ്പോൾ കരച്ചിൽ പൊട്ടുമെന്നെനിക്ക് തോന്നിയതുകൊണ്ട് ഞാനവളെ ഒരു ധൈര്യത്തിൽ കൈ പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി: ‘എന്താ ഡീ പറ്റിയത്? എന്താണേലും പറ…’ അതൊരു തുടക്കാമായിരുന്നു. അവളുടെ സകല നിയന്ത്രണങ്ങളും നശിച്ചു അവൾ അടക്കി വെച്ചിരുന്ന സർവ ദേഷ്യങ്ങളും എന്റെ മേൽ ചൊരിഞ്ഞു: ‘നിങ്ങക്കൊന്നും പറഞ്ഞാൽ ഒന്നും മനസിലാവില്ല… എന്തൊരു ഹലാക്കിലെ രോഗമാ… ഓരോ വൃത്തികെട്ട നിയമവും. ഇക്കയ്ക്ക് ഒന്നൂല്ല… ദാ… ഇവിടെത്തി. കണ്ടാലറിയൂല്ലേ? എന്നിട്ട് ഇങ്ങനെ മിണ്ടാനും പറയാനും വയ്യാതെ…’ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ നെഞ്ചിലേക്ക് അവൾ മുഖം അമർത്തി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനും അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. അവളുടെ പുറത്തു തലോടി. അവളുടെ കനത്ത മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നിരുന്നു. അവളുടെ ചൂട് എന്നിൽ പടർന്നു. വിയർപ്പ് കലർന്ന അവളുടെ മണം എന്നിൽ അടിച്ചുകയറി. എങ്കിലും എനിക്ക് ആ അവസ്ഥയുടെ തീവ്രത അറിയാവുന്നതിനാൽ ഞാൻ മനസ്സിൽ മറ്റൊന്നും ചിന്തിച്ചില്ല. ഒത്തിരി നേരം എന്റെ നെഞ്ചിൽ കണ്ണീർ വീഴ്ത്തിയ ശേഷം അവൾ മുഖമുയർത്തി എന്നെ നോക്കി. ‘ഞാനൊരു പെണ്ണല്ലേ അജിയേട്ടാ… സഹിക്കുന്നതിനു ഒരു പരിധിയില്ലേ…?’ നിറകണ്ണുകളോടെ ഇടറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു. കട്ട ജാഡയും ആറ്റിട്യൂട് ഉം ഇട്ടു നടന്ന മുബീന എന്ന പെണ്ണ് എന്റെ മുന്നിൽ ആകെ തകർന്നു നിൽക്കുന്നത് കണ്ടപ്പോൾ മുൻപത്തെ ശത്രുതയിൽ പാതിയോളം ഞാൻ ജയിച്ചെന്നു മനസ്സിൽ ഒരു സന്തോഷം തോന്നിയെങ്കിലും കാണിച്ചില്ല. ഞാൻ അവളുടെ മുടിയിഴയിൽ തലോടി. അവളുടെ മുഖം എന്റെ കൈകളിലൊതുക്കി. ‘മോളെ… കരയല്ലേ… എനിക്ക് മനസിലാവും… ഒരു 14 ദിവസം കൂടെയല്ലേ… ഇങ്ങനെ വിഷമിക്കല്ലേ…’ ‘ഏട്ടന് പറഞ്ഞാൽ മനസിലാവില്ല…’ ‘ഏട്ടന് എല്ലാം മനസിലാവും. അതോണ്ടല്ലേ മോളെ ഏട്ടൻ ചോദിച്ചേ…’ അതു കേട്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ ചാഞ്ഞു. ഞാൻ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു. അവൾ എന്നിലേക്ക് വലിഞ്ഞു മുറുകുന്നത് പോലെ എനിക്ക് തോന്നി. അവളുടെ ശരീരത്തിനു ചൂട് പിടിക്കുന്നതായും. എന്റെ കൈകൾ അവളുടെ പുറം ഭാഗം തലോടി മെല്ലെ കീഴ് ഭാഗത്തു അവളുടെ ചന്തികൾക്ക് മുകളിൽ തടവി. അവൾ ഒന്നുകൂടി ചേർന്നു നിന്നു. അവളുടെ തുടയിടുക്കിൽ എന്റെ അരക്കെട്ട് ചേർന്നു. ഷഡിക്കുള്ളിൽ കൂടാരമടിച്ചപോലെ എന്റെ കുണ്ണ ഷഡ്ഢിയും കൈലിയും ഉയർത്തി അവളുടെ ഏറ്റവും ചൂടുള്ള ഭാഗത്തേയ്ക്ക് ഉള്ള വഴി തേടി. ഞാൻ മെല്ലെ ഒന്നു അവളുടെ വലിയ പഞ്ഞി കുണ്ടികൾ എന്റെ കൈകളിൽ ഒതുക്കി ഉടച്ചു. അവളുടെ ശ്വാസത്തിനു ചൂട് കൂടുന്നത് ഞാൻ അറിഞ്ഞു. ‘ഹ്മ്മ്‌…’ എന്ന മനോഹരമായ മൂളലും. അവൾ ആഗ്രഹിക്കുന്നതും ഞാൻ കൊതിച്ചതും ഒന്നാണെന്ന് തിരിച്ചറിഞ്ഞ നിമിഷം. ഞാൻ അവളെ കുണ്ടികളിൽ പിടിച്ചു പൊക്കി എടുത്തു അടുക്കളയിലെ കെട്ടിനു മുകളിൽ ഇരുത്തി. ‘ഇത്ര വയ്യായിരുന്നെങ്കിൽ എന്നോട് ഒന്നു സൂചിപ്പിച്ചാൽ പോരായിരുന്നോ പെണ്ണെ?’ ഞാൻ ചോദിച്ചു. ‘ഞാൻ ഇത്രയും പിടിച്ചു നിന്നില്ലേ… ഇനി വയ്യാഞ്ഞിട്ടാ… പിന്നെ, ഇതൊക്കെ അജിയേട്ടനും എങ്ങനെ എടുക്കും എന്ന് എനിക്ക് അറീല്ലാലോ…?’ ‘എന്താടി മൊഞ്ചത്തീ… എല്ലാത്തിനും കൂടെ നിന്നില്ലേ ഞാൻ. എന്നിട്ടും?’ ‘ഞാൻ കരുതി എന്നോട് ദേഷ്യമായിരിക്കും എന്ന്…’ ‘എന്തിനു?’ ‘ഒത്തിരി അവോയ്ഡ് ചെയ്തില്ലേ ഞാൻ… ഇക്കയുടെ അടുത്തുനിന്നു പോലും അകറ്റിയില്ലേ…?’ ‘ദേഷ്യം ഒക്കെ ഉണ്ടായിരുന്നു… പക്ഷെ, ഈ ചരക്കിനെ കാണുമ്പോ ആർക്കെങ്കിലും ദേഷ്യം തോന്നുമോ? ഉള്ള ദേഷ്യമൊക്കെ എവിടോ പോകും?’ ‘അത്ര ചരക്കാണോ ഏട്ടാ ഞാൻ?’ ‘ഈ നാട്ടിലെ ഏറ്റവും സുന്ദരി ചരക്ക്… പിന്നെ സെലിബ്രിറ്റിയും അല്ലേ?’ ‘കൂട്ടുകാരന്റെ ഭാര്യയാ ഞാൻ…’ ‘അതിന്?’ ‘തെറ്റായൊന്നും തോന്നുന്നില്ലേ?’ ‘കളിച്ചില്ലേൽ വലിയ തെറ്റായിപ്പോകും…’ ‘വഷളൻ…’ ഞാൻ അവളിലേക്ക് ചാഞ്ഞു. അവളുടെ ചുണ്ടുകൾ നുകർന്നു. തേൻ നുകരും പോലെ അവളുടെ ഉമിനീർ വലിച്ചു കുടിച്ചു. മുഖത്തും കഴുത്തിലും പൊടിഞ്ഞ വിയർപ്പുകണങ്ങൾ നക്കി വടിച്ചു. അവൾ ആകെ കിതച്ചു. അവൾക്ക് ചൂട് പിടിച്ചു. ആ ചൂട് എന്നിലേക്കും പടർന്നു കയറി. ഞാൻ അവളുടെ കാലുകളിലൂടെ അവളുടെ ചുരിദാർ പാന്റ് വലിച്ചൂരി. പിങ്ക് നിറത്തിലുള്ള പൂർ ഭാഗം നനഞ്ഞ പാന്റിയുമായി അവൾ. കൈകൾ കൊണ്ട് തുടകളും പാന്റിയും മറയ്ക്കാനായി അവളൊരു ശ്രമം നടത്തിയെങ്കിലും ഞാൻ കൈകൾ ബലമായി മാറ്റി അവളുടെ പാന്റി ഒരു സൈഡിലേക്ക് മാറ്റി. ‘ആഹ്…’ അവളിലെ കിതപ്പ്… ആ തേനൂറുന്ന രതിപുഷ്പ്പത്തിന്റെ മണം അടുക്കളയിൽ പടർന്നു. വശത്തേയ്ക്ക് മാറിയ പാന്റിയിലൂടെ ഞാൻ കണ്ടു… എന്റെ രതി ദേവതയുടെ നനഞ്ഞു കുഴഞ്ഞ കഴച്ചു പൊട്ടിയൊലിക്കുന്ന അവളുടെ പൂറ്. അവൾ കാമം കലർന്ന ആവേശത്തോടെ എന്നെ നോക്കി. ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ നടുവിരൽ വച്ചു. അവൾ മെല്ലെ അതു വായിലാക്കി ഊമ്പി. എന്റെ കാമറാണി കണ്ണുകൾ അടച്ചു എന്റെ വിരൽ ഊമ്പുന്നത് കണ്ടപ്പോൾ എന്റെ കുണ്ണ വല്ലാതെ കുലച്ചു. ഞാൻ കൈലി ഊരി മാറ്റി ഷഡി താഴ്ത്തി എന്റെ കുണ്ണ പുറത്തെടുത്തു അവളുടെ ചൂട് വമിക്കുന്ന ഗന്ധം പടർത്തുന്ന നനഞ്ഞു കുഴഞ്ഞ പൂറ്റിൽ മുട്ടിച്ചു. അതറിഞ്ഞപ്പോൾ അവൾ അവളുടെ സുന്ദരമായ കണ്ണുകൾ തുറന്നു. കാമം കലർന്ന ചിരിയോടെ എന്നെ നോക്കിക്കൊണ്ട് എന്റെ വിരൽ നനച്ചു ഊമ്പി. ഞാൻ കുണ്ണകൊണ്ട് അവളുടെ പൂർ ചാലിൽ ഉരച്ചു അവളെ മൂഡ് ആക്കി. അവൾ ആകെ കാമർദ്രയായി. എന്റെ കുണ്ണ അവളുടെ പൂർ തേനിൽ നനഞ്ഞു. കുണ്ണതേൻ അവളുടെ ചാലിൽ നനഞ്ഞു. ഞങ്ങളുടെ ഒരു പ്രത്യേക ഗന്ധം അവിടെ പടർന്നു. ഞാൻ അവളുടെ പൂർ ചാലിൽ തുപ്പി എന്നിട്ട് അവൾടെ വായിൽ നിന്ന് എന്റെ വിരൽ ഊരിയെടുത്തു അവളുടെ പൂർ ചുണ്ടിൽ മുട്ടിച്ചു. അവൾ വികാരം കൊണ്ട് ശ്വാസഗതി നിയന്ത്രിക്കാനാകാതെ എന്നെ നോക്കി. ‘ഉമ്മാഹ്…’ കണ്ണുകൾ കൂമ്പിയടച്ചുകൊണ്ട് തലയുയർത്തി അവൾ പിടഞ്ഞു. എന്റെ വിരൽ അവളുടെ ചൂടിലേക്ക് കയറിയിറങ്ങി. ‘മുബീ… നിന്നെ ഇങ്ങനെ കിട്ടാൻ എത്ര കൊതിച്ചെന്നറിയോ…’ ഞാൻ അവളുടെ പൂറ്റിൽ വിരൽ കയറ്റിയിറക്കി. അവൾ മുന്നോട്ട് ആഞ്ഞു എന്നെ കെട്ടിപ്പിടിച്ചു. ‘ആഹ്… ഇത്ര സുഖമുണ്ടാകുമെന്ന് ഞാൻ അറിഞ്ഞില്ല ഏട്ടാ…’ അവൾ എന്റെ വിരൽ തുമ്പിൽ പിടഞ്ഞു. ഞാൻ മറു കൈകൊണ്ട് അവളുടെ ഒരു മുല പിടിച്ചു. നല്ല പഞ്ഞിക്കെട്ടുപോലുള്ള മുല. പെട്ടെന്ന് അവളുടെ മൊബൈൽ റിങ് ചെയ്തു. അവൾ അടർന്നു മാറി മൊബൈൽ എടുത്തു. ‘റബ്ബേ… ഇക്കാ…’ അവൾ അവിടുന്ന് മാറാതെ തന്നെ പൂറിൽ വിരലിട്ട എന്റെ കയ്യിൽ പിടിച്ചു ഇളക്കല്ലേ എന്ന ആംഗ്യം കാണിച്ചുകൊണ്ട് കാൾ എടുത്തു. അവൻ ഭക്ഷണം കഴിച്ചു. പാത്രങ്ങൾ എടുക്കാനും മറ്റുമായി എന്നോട് വരാൻ പറഞ്ഞോളൂ എന്ന് പറഞ്ഞു വിളിച്ചതാണ്. അവൾ സംസാരിക്കുമ്പോൾ ഞാൻ മെല്ലെ വിരൽ കയറ്റിയിറക്കി. വേണ്ടെന്നു കെഞ്ചുന്ന മുഖവുമായി എന്റെ വിരൽ പ്രയോഗത്തിൽ സുഖിച്ചുകൊണ്ട് തന്റെ കെട്ടിയോനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഹൂറി. ആ രംഗം എന്നെ വല്ലാതെ മൂഡ് ആക്കി. കാൾ വെച്ച അവൾ എന്നെ തള്ളി മാറ്റി. ‘എന്താ ഏട്ടാ കാണിച്ചേ… ഇക്ക അറിഞ്ഞാൽ… പടച്ചോനെ… നിക്ക് ഓർക്കാൻ വയ്യാ…’ ‘ഒന്നും കാണിച്ചില്ലാലോ… കാണിക്കാൻ പോണല്ലേ ഉള്ളൂ…’ ‘ച്ചീ… പോ അജിയേട്ടാ…’ അവൾ കുണുങ്ങി. ‘ഞാനേ നിന്റെ പുയാപ്ലയെ കണ്ടിട്ട് പാത്രം ഒക്കെ എടുത്ത് ഞാൻ ഇറങ്ങുവാനെന്നും പറഞ്ഞേച്ചു വരാം… എന്നിട്ട് വിസ്തരിച്ചു ആവാലോ ബാക്കി’ അതു കേട്ടപ്പോൾ അവൾ നാണിച്ചു തല താഴ്ത്തി. ഞാൻ പോകാനൊരുങ്ങിയപ്പോൾ അവൾ വിളിച്ചു. ‘അജിയേട്ടാ… കൈ സോപ്പിട്ടു കഴുകീട്ട് പോ… എന്റെ അവിടുള്ള മണം ഇക്കയ്ക്ക് പെട്ടെന്ന് മനസിലാവും…’ അവൾ നാണത്തോടെ പറഞ്ഞു. ‘എവിടുള്ള മണം?’ ഒരു കുസൃതിചിരിയോടെ ഞാൻ ചോദിച്ചു. ‘പോ അജിയേട്ടാ…’ അവൾ ചിണുങ്ങി. ‘എന്റെ ദേഹത്തു മൊത്തം നിന്റെ മണമാ… എന്തായാലും മനസിലാവും…’ ‘ന്റെ അള്ളോ… ഇങ്ങള് ചതിക്കല്ലേ… ഞാൻ വേണേൽ അത്തറു തരാം… അതു അടിച്ചിട്ട് പൊക്കോ… കണ്ടപ്പോൾ എടുത്ത് അടിച്ചതാണെന്ന് പറഞ്ഞോ. പിന്നെ കൈ സോപ്പിട്ട് കഴുകീട്ട് പോ…’ അതു പറയുമ്പോൾ അവൾ വീണ്ടും നാണത്തിൽ കുതിർന്നു. ഞാൻ അവൾ കാൺകെ അവളുടെ പൂറ്റിലിട്ട വിരൽ വായിലിട്ട് നുണഞ്ഞു. അവൾ ഒന്നുകൂടി ഉലഞ്ഞു. പാത്രങ്ങൾ എടുത്തു അവനോടു കുശലവും പറഞ്ഞു വരുമ്പോൾ മുബീന കാത്തു നിൽക്കുന്നു. ‘ഇക്കയ്ക്ക് കൊഴപ്പൊന്നൂല്ലാലോ…?’ അവൾ ചോദിച്ചു. ‘എയ്… കുഴപ്പം ഇക്കേടെ ബീവിക്ക് അല്ലേ… എന്താ കഴപ്പ്… എത്രയാടി നിനക്ക് ഒലിക്കുന്നത്…’ ‘പോ ഏട്ടാ… കളിയാക്കണ്ട…’ ‘ഞാനിന്ന് എങ്ങോട്ട് പോവാനാ… ഇതിനെ ഇങ്ങനെ ബാക്കി വെച്ചിട്ടു പോകാനൊക്കുമോ…?’ ‘ഓഹോ… ഇവിടെ കൂടാനാണോ മോന്റെ പ്ലാൻ. അതൊന്നും നടക്കൂല ട്ടോ…’ ‘ഞാൻ പുലർച്ചെ എഴുന്നേറ്റ് പൊക്കോളാം പോരേ?’ ‘ഏട്ടാ… ആരേലും കണ്ടാൽ? ഞാൻ തൂങ്ങിച്ചാവേണ്ടി വരും’ ഞാൻ അവളെ പിടിച്ചു എന്നോട് ചേർത്തു അവളുടെ കണ്ണുകളിൽ നോക്കി. ‘അങ്ങനെ എന്റെ മൊഞ്ചത്തിക്ക് പ്രശ്നം ആവുന്ന എന്തേലും ഞാൻ ചെയ്യുമോ?’ ‘ഏട്ടാ… കോണ്ടം പോലുമില്ല…’ ‘ഇത്രേം കാലം മനസ്സിൽ കൊണ്ടു നടന്ന ചരക്കിനെ ഇനി ഞാൻ കോണ്ടം ഇട്ടു ചെയ്യണോ? അതൊന്നും വേണ്ട. വരുമ്പോൾ ഞാൻ ഊരിക്കോളാം’ ‘മ്മ്മ്… ഞങ്ങടെ ബെഡ്‌റൂം അറിയില്ലേ? അവിടെ പോയിരുന്നോ… ഞാൻ വാതിലൊക്കെ അടച്ചിട്ട് വന്നോളാം…’ അവൾ മുഖം താഴ്ത്തി പറഞ്ഞു. ഞാൻ ഹാളിലൂടെ നടന്നു അവരുടെ മുറിയിൽ കയറി. അവന്റെ വിവാഹം കഴിഞ്ഞു ആദ്യമായാണ് ഞാൻ ആ മുറിയിൽ. അവന്റെ ഉമ്മ മറ്റൊരു മുറിയിലാണ്. വലിയ ബെഡ്. മനോഹരമായ ബെഡ്ഷീറ്റും തലയിണകളും. മുറിയുടെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ. അടുത്തുള്ള ടേബിളിൽ അഷ്‌റഫിന്റെയും മുബീനയുടെയും കുറേ ചിത്രങ്ങൾ ഒന്നിച്ചു ഫ്രയിം ചെയ്തു വച്ചേക്കുന്നു. അടുത്തു എ സി റിമോട്ട്. ഞാൻ ബെഡിൽ കിടന്നു. എ സി ഇട്ടു. അവളെ കാത്തു. അവൾ വാതിലുകൾ എല്ലാം അടച്ചു ലൈറ്റുകൾ ഓഫ് ചെയ്ത് മുറിയിലേക്ക് വന്നു. ‘ഡീ… ഇവിടത്തെ ലൈറ്റ് ഓഫ് ആക്കണ്ട. എനിക്ക് നിന്നെ ഫുൾ ന്യൂഡ് ആയി കണ്ടുകൊണ്ട് കളിക്കണം’ ഞാൻ ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു. ‘അയ്യട… അപ്പുറത്തേ എന്റെ കെട്ടിയോൻ ഉണ്ട്. എന്താ ലൈറ്റ് ഓഫ് ചെയ്യാത്തത് എന്ന് വിളിച്ചു ചോദിക്കും…’ ‘ശോ… എന്തു കഷ്ടമാ… നിനക്ക് ഇവൻ വരുന്നതിനു മുൻപേ എന്നോട് ഇതൊക്കെ ചെയ്യാൻ പാടില്ലാരുന്നോ?’ ‘ഏട്ടന് ചെയ്യാൻ പാടില്ലാരുന്നോ? ഞാൻ പെണ്ണല്ലേ…?’ ‘അതിനിപ്പോ എന്താ? എന്നെ വീടിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കാത്ത നിന്നോട് ഞാൻ എങ്ങനാ ഇതും പറഞ്ഞു വരുന്നേ?’ ‘ഇനിയിപ്പോ പറഞ്ഞിട്ടെന്താ…’ ‘മ്മ്മ്… ഈ ടേബിൾ ലാമ്പ് എങ്കിലും ഓൺ ചെയ്ത് വെച്ചോട്ടെ’ ഞാൻ ചോദിച്ചു. ‘ആഹ്… അതു വെച്ചോ… എനിക്കേ… ഇക്കയെ വിളിക്കണം’ ‘ഓഹ്… വീഡിയോ കാൾ ആയിരിക്കും’ ‘അതെ… എന്തേ?’ ‘ഒരു കെട്യോനും കെട്ട്യോളും… എന്നും വിളിക്കുന്നതല്ലേ… ഇന്നെങ്കിലും ആ പഹയനോട് ബാക്കി ഉള്ളോർക്ക് അവസരം തരാൻ പറ’ ‘ഏട്ടാ… ഇക്ക അവിടെ ഒറ്റയ്ക്കല്ലേ… ഒന്നു വാണമടിച്ചോട്ടെ… പെട്ടെന്ന് ഉറക്കീട്ട് ഞാൻ വരാം. എന്നിട്ട് പോരേ?’ ‘ഹാ… എന്തേലും ചെയ്യ്…’ അവൾ അവനെ വീഡിയോ കാൾ ചെയ്തു. തലവേദന ആയതിനാൽ പെട്ടെന്ന് വേണമെന്ന് അവൾ പറഞ്ഞു. ഞാൻ അവളുടെ വീഡിയോയിൽ പെടാതെ മാറി നടന്നു. അവൻ അവളുടെ ടോപ് ഊരിപ്പിച്ചു. മുലകൾ അവളെക്കൊണ്ട് കശക്കിപ്പിച്ചു അവൻ വാണമടി തുടങ്ങി. അവളുടെ പാന്റ്സും പാന്റിയും ഊരിപ്പിച്ചു. അവൾ പൂറു തലോടുന്നത് കണ്ടു അടിച്ചു അവൻ വാണം കളഞ്ഞു. കുറേ ഉമ്മകളും പരിഭവങ്ങളും കഴിഞ്ഞു അവൾ ഫോൺ വെച്ചു. ‘അജിയേട്ടാ… ഇനിയാ ലൈറ്റ് ഓഫ് ചെയ്തേക്ക്…’ പാതി നഗ്നയായി എന്റെ മുന്നിൽ ആ ബെഡിലിരുന്നുകൊണ്ട് പറഞ്ഞു. ഞാൻ ലൈറ്റ് ഓഫ് ചെയ്തു. ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ നടന്നു ബെഡിലേക്ക് കയറി. ‘തുടങ്ങാം…’ വളരെ സെക്സി ആയി അവൾ ചോദിച്ചു. ഞാൻ അവളുടെ മേലേയ്ക്ക് ചാഞ്ഞു. ചുണ്ടുകൾ പിണഞ്ഞുകൊണ്ട് ദീർഘ ചുംബനം നടത്തി. അവളെ ഇരുത്തി പിന്നിൽ കയ്യിട്ട് ബ്രാ ഹുക്ക് ഊരി മാറ്റിയിട്ടു. ഒട്ടും ഉടഞ്ഞിട്ടില്ലാത്ത ഉരുണ്ടു നല്ല ഷേപ്പ് ഉള്ള മുലകൾ. അതിന്റെ ഒത്ത നടുക്ക് ഉണക്ക മുന്തിരി പോലുള്ള അവളുടെ ഞെട്ട്. ഇരു കൈകൾ കൊണ്ടും മാമ്പഴം പോലുള്ള അവളുടെ മുലകൾ ഞാൻ ഞെരിച്ചു. നന്നായി കുഴച്ചുകൊണ്ടിരിക്കുമ്പോൾ അവൾ കണ്ണുകളടച്ചു ആസ്വദിച്ചു. അവളുടെ മൊട്ടുകൾ പിടിച്ചു വലിച്ചു. ഒരു മുല വായിലാക്കി ചപ്പി വലിച്ചു. നന്നായി വലിച്ചു കുടിച്ചുകൊണ്ട് അവളുടെ തുടയിടുക്കിൽ കൈ വച്ചു പൂറു തടവി അവളെ ഉണർത്തി. ഒരു മുല പൂർണ്ണമായും എന്റെ ഉമിനീരിൽ കുതിർന്നപ്പോൾ ഞാൻ അടുത്ത മുല വായിലിട്ടു നുണഞ്ഞു. രണ്ടു മുലകളും ആസ്വദിച്ചു നുണഞ്ഞ ശേഷം ഞാൻ അവളുടെ അനിവയറിലേക്ക് മുഖം ചേർത്തു. അവൾ സുഖം കൊണ്ട് പിടഞ്ഞു മലർന്നു കിടന്നു. അവളുടെ പൊക്കിൾ ചുഴിയിൽ നാക്കിട്ട് കറക്കി, വയറിൽ എല്ലായിടത്തും ചുംബന വർഷം ചൊരിഞ്ഞു. മെല്ലെ അവളുടെ അടിവയറിലേയ്ക്ക് എന്റെ ചുംബനങ്ങൾ പടർന്നു നീങ്ങിയപ്പോൾ അവൾ ആകെ ഉലഞ്ഞു. എന്നെ പിടിച്ചു. ‘അജിയേട്ടാ… അതു വേണോ? അല്ലെങ്കിലേ എനിക്ക് സഹിക്കാൻ വയ്യാ… ഏട്ടന്റെ വായ് ചീത്തയാകും’ ‘ആകട്ടെ ഡീ ഹൂറീ… ഈ നാട്ടിലെ ഏറ്റവും മൊഞ്ചുള്ള പെണ്ണിന്റെ പൂറു തിന്നാനുള്ള ഭാഗ്യം നിന്റെ കെട്ടിയോനും പിന്നെ എനിക്കുമേ ഉള്ളൂ…’ അവളിൽ കാമം നിറഞ്ഞ പുഞ്ചിരി. ഞാൻ അവളുടെ തുടയിടുക്കിലേക്ക് ഊളിയിട്ടു. അവൾ സുഖം കൊണ്ട് പിടഞ്ഞു. അവളുടെ കന്തും പൂർ ചുണ്ടുകളും എന്റെ ചുണ്ടുകൾ കൊണ്ട് ചപ്പി അവളെ ആകെ ഉന്മത്തയാക്കി. നാക്ക് അവളുടെ നനഞ്ഞു കുഴഞ്ഞ പൂറിനുള്ളിലേക്ക് കടത്തി വിട്ടു അവളുടെ എല്ലാ ഭാഗത്തെയും പൂർ ഭിത്തികൾ കറക്കി വൃത്തിയാക്കിയെടുത്തു. അവളുടെ തേൻ പുഷ്പം നിർത്താതെ രതി തേൻ ചുരത്തിക്കൊണ്ടിരുന്നു. ഓരോ വട്ടവും ആ സുന്ദരിയുടെ പൂറു ഞാൻ നക്കി വടിച്ചു വൃത്തിയാക്കി അവളുടെ വെള്ളം മുഴുവൻ കുടിച്ചിറക്കി. എ സി യിലും അവൾ വിയർത്തു കുളിച്ചു. അത്രയും കിടന്നു പിടഞ്ഞു പെണ്ണ്. ബെഡ്ഷീറ്റ് എന്റെ ഉമിനീരിലും അവളുടെ പൂർ വെള്ളത്തിലും നനഞ്ഞു മണക്കാൻ തുടങ്ങി. ആ മുറി മുഴുവൻ ആ രതി ദേവതയുടെയും ഞങ്ങളുടെ രതിയുടെയും മണം നിറഞ്ഞു. അവൾ മലർന്നു കിടന്നു കിതച്ചു. ‘മൊഞ്ചത്തീ… കയറ്റി അടിച്ചു തരട്ടെ ഡീ ഹൂറീ…’ ഞാൻ അവളുടെ മേലേക്ക് പടർന്നു കയറിക്കൊണ്ട് ചോദിച്ചു. ‘നിക്ക്… എന്നെ വായ് കൊണ്ട് ഇത്രയും സുഖിപ്പിച്ചില്ലേ? ഇനി എന്റെ ഊഴം’ അവൾ എന്നെ തള്ളി വശത്തേയ്ക്ക് മറിച്ചു. എന്റെ കൈലി വലിച്ചൂരി. ഷഡ്ഢി കാലിലൂടെ ഊരി എറിഞ്ഞു അവൾ എന്റെ അരക്കെട്ടിലേയ്ക്ക് മുഖം ചേർത്തു. തേൻ ഒലിപ്പിച്ചു പത്തി വിടർത്തി ആടുന്ന എന്റെ കറുത്ത കുണ്ണയിൽ അവളുടെ അധരങ്ങൾ മുത്തമിട്ടു. അവളുടെ ചുണ്ടിന്റെ ചൂട് എന്റെ കുണ്ണയ്ക്ക് ബലം കൂട്ടി. അവൻ വെട്ടി വിറച്ചു. അവളുടെ ചുണ്ടുകൾക്കിടയിലെ മനോഹരമായ ഉള്ളിടങ്ങളിലേയ്ക്ക് എന്റെ കുണ്ണ സഞ്ചരിച്ചു. മലർത്തി കിടത്തി എന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് എന്റെ സ്വപ്ന സുന്ദരി എന്റെ കുണ്ണ നന്നായി ചപ്പിക്കുടിക്കുന്നു. ‘ആഹ്… മുബീ… നന്നായി തൊലിച്ചു ഊമ്പു പെണ്ണെ… ആഹ് വയ്യാ…’ ഞാൻ അവളെ തലോടി. അവൾ പുഞ്ചിരിച്ചുകൊണ്ട് വായിൽ നിന്ന് എന്റെ കുണ്ണയൂരി നന്നായി തൊലിച്ചു അടിച്ചു കൊണ്ട് വീണ്ടും വായിലാക്കി നുണഞ്ഞു. ഞാൻ എന്റെ അരക്കെട്ട് അവളുടെ വായിലേക്ക് പൊക്കി അടിച്ചു. എന്റെ രോമങ്ങളിലേക്ക് അവളുടെ തുപ്പൽ പടർന്നു അതിൽ പറ്റി. ഞാൻ അവളുടെ തല പിടിച്ചു എന്റെ കുണ്ണ പൂർണ്ണമായും അവളുടെ വായ്ക്കുള്ളിൽ ആകുവോളം എന്റെ അരയിലേയ്ക്ക് അമർത്തി. അവൾ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും പൂർണ്ണമായും എന്റെ കുണ്ണ തൊണ്ടയിൽ സ്പർശിക്കുവോളം ഉള്ളിലേക്ക് കയറ്റിയിറക്കി എന്നെ സുഖിപ്പിച്ചു. ഇടയ്ക്ക് കുണ്ണ ഊരി എന്റെ വൃഷണങ്ങളും ചപ്പി നനച്ചു സുഖിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ ഉമിനീരിൽ എന്റെ കുണ്ണ നന്നായി നനഞ്ഞു കുതിർന്നു. ഇനി ഏറെ നേരം അവളുടെ വായ്ക്കുള്ളിൽ പണിഞ്ഞാൽ ശരിയാവില്ലെന്നു എനിക്ക് മനസ്സിലായി. ‘മുബീ… ഇനി മോള് കിടന്നോ… ഉള്ളിൽ കയറ്റിത്തരാം…’ ഞാൻ പറഞ്ഞു. അവൾ വായിൽ നിന്നും എന്റെ കുണ്ണ ഊരിയപ്പോൾ ധാരാളം ഉമിനീര് എന്റെ കുണ്ണയിലേയ്ക്ക് അവളുടെ വായിൽ നിന്ന് ഒഴുകി. നാരുകൾ പോലെ അവളുടെ ഉമിനീർ എന്റെ കുണ്ണയെയും അവളുടെ വായിനെയും ബന്ധിപ്പിച്ചു. ഞാൻ അവളെ മലർത്തി കിടത്തി. ഒന്നുകൂടെ അവളുടെ പൂറിൽ തുപ്പി വിരലിട്ടു അവളുടെ പൂറ്റിലേയ്ക്ക് എന്റെ കുണ്ണയ്ക്ക് വഴിയൊരുക്കി. കുണ്ണ അവളുടെ പൂർ ചാലിൽ മുട്ടിച്ചു ഉരച്ചു. ഞാനും അവളും രതി സുഖത്തിന്റെ കൊടുമുടിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ‘കേറ്റി അടിച്ചു താ ഏട്ടാ… ഇനിയെനിക്ക് പിടിച്ചു നിൽക്കാൻ വയ്യാ…’ അവൾ കെഞ്ചി. അവളുടെ ഇരു കാലുകളും അകത്തി വെച്ചു ഞാൻ എന്റെ മധുര പ്രതികാരത്തിനു തുടക്കം കുറിച്ചു. തൊട്ടടുത്ത വീട്ടിൽ എന്റെ ഉറ്റ ചങ്ങാതി ഉറങ്ങിക്കിടക്കുമ്പോൾ, അവന്റെ വീട്ടിൽ അവന്റെ ബെഡ്‌റൂമിൽ അവന്റെ ഭാര്യയെ… മുബീനയെ ഞാൻ മലർത്തി കിടത്തി ഊക്കുന്നു. എന്റെ കുണ്ണ മുബീനയുടെ രതികേന്ദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി. ഓരോ അടിയും അവളുടെ അങ്ങേയറ്റത്തു ചെന്നു മുട്ടി. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. വാ തുറന്നു. ശ്വാസഗതി നിയന്ത്രണാതീതമായി. എന്നെ കെട്ടിപ്പിടിച്ചു വരിഞ്ഞു മുറുക്കി അവൾ രതി സുഖത്തിൽ ആറാടി. അവളിൽ നിന്നും അതി മധുരമായ സീൽക്കാര ശബ്ദങ്ങൾ ഉയർന്നു എന്റെ അരക്കെട്ട് അവളുടെ അരക്കെട്ടിലേക്ക് ചേർന്നുകൊണ്ടിരുന്നു. ‘ആഹ്ഹ… ഹാ… മുബീ… ആഹ്…’ ‘ഏട്ടാ… സ്സ്സ്… ഹാഹ്… ആഹ്…’ ഞങ്ങൾ എല്ലാം മറന്നു രതിയിൽ അലിഞ്ഞു. ഞാൻ അവളുടെ ചുണ്ടുകൾ നുകർന്നു, മുലകൾ കുടിച്ചു. കക്ഷങ്ങളിൽ മുഖം ചേർത്തുകൊണ്ട് അവളെ പണിഞ്ഞുകൊണ്ടിരുന്നു. അവളെന്നെ കെട്ടിപ്പിടിച്ചുകൊണ്ട് മറിഞ്ഞു. എന്റെ മേൽ അവൾ! എന്റെ കുണ്ണയിലേക്ക് അവൾ ശക്തിയായി ഇരുന്നുകൊണ്ടിരുന്നു. അവളുടെ സോഫ്റ്റ് കുണ്ടികൾ തുള്ളിതുളുമ്പുന്നു. ഞാൻ അവയിൽ അടിച്ചു. പിടിച്ചു കുഴച്ചുകൊണ്ട് അവൾ എനിക്ക് പൊതിച്ചു തരുന്നത് ആസ്വദിച്ചു. അവൾ ഉയർന്നിരുന്നു എന്റെ കുണ്ണയിൽ താഴ്ന്നും പൊങ്ങിയും അരക്കെട്ട് എന്റെ അരക്കെട്ടിൽ ചേർത്തുകൊണ്ടിരുന്നു. അവളുടെ മുലക്കുടങ്ങൾ താളത്തിൽ തുളുമ്പുന്നത് കണ്ടപ്പോൾ ഞാൻ അവ പിടിച്ചുടച്ചുകൊണ്ട് അവളുടെ താളത്തിന് അനുസരിച്ചു അരക്കെട്ട് പൊക്കി അടിച്ചുകൊണ്ടിരുന്നു. ഞാനും അവളും വിയർപ്പിൽ കുതിർന്നു. എന്റെ വിയർപ്പിൽ ആ ബെഡ്ഷീറ്റ് നനഞ്ഞു. അവളുടെ വേഗത കൂടി. രതിയുടെ കൊടുമുടിയിൽ എത്തിയിരുന്നു അവൾ. എന്റെ കൈകൾ പിടിച്ചുകൊണ്ട് അവൾ ‘ഏട്ടാ…’ എന്ന് അലറി. അവളുടെ പൂറിൽ അനിയന്ത്രിതമായ വെള്ളമൊഴുക്ക് ഞാൻ അറിഞ്ഞു. എന്റെ കുണ്ണയിൽ വല്ലാത്ത ചൂട് ഞാൻ അറിഞ്ഞു. അവൾ എന്റെ മേലേയ്ക്ക് ചാഞ്ഞു. അവളുടെ അരക്കെട്ട് വിറയ്ക്കുന്നതും ആ വിറയൽ അവളിൽ ആകെ പടരുന്നതും ഞാൻ അറിഞ്ഞു. ആ കാമക്കുതിരയുടെ വെടി പൊട്ടിയിരിക്കുന്നു. അവൾ ഓട്ടം അവസാനിപ്പിച്ചു തളർന്നു കിതയ്ക്കുന്നു. ഞാൻ അവളെ വീണ്ടും മറിച്ചിട്ടു. അവളുടെ അരക്കെട്ടിലേക്ക് എന്റെ അരക്കെട്ട് ആഞ്ഞു തള്ളി. വിറച്ചുകൊണ്ട് എന്റെ അടി അവൾ ഏറ്റുവാങ്ങി. നനഞ്ഞു കുതിർന്ന ആ പൂറിൽ നിന്നും പ്ലക് പ്ലക് ശബ്ദം ആ മുറിയിൽ നിറഞ്ഞു. എന്റെ അരക്കെട്ടിലും വല്ലാത്തൊരു വലിഞ്ഞു മുറുക്കം ഞാൻ അറിഞ്ഞു. അവളുടെ മേലേയ്ക്ക് ചാഞ്ഞുകൊണ്ട് ഞാൻ അവളിലേയ്ക്ക് ആഴ്ന്നു ഇറങ്ങി. അവസാന അടിയും അവളുടെ പൂറ്റിലേയ്ക്ക് അടിച്ചുകൊണ്ട് അവളിലേക്ക് ഞാൻ തളർന്നു കിടന്നു. ആ സുന്ദരിപ്പെണ്ണിന്റെ ആഴങ്ങളിലേക്ക് എന്റെ കുണ്ണ നിറയൊഴിച്ചു. പലവട്ടമായി ചീറ്റിക്കൊണ്ട് ഞാനവളുടെ പൂറ് നിറച്ചു. ഞങ്ങൾ തളർന്നു കിടന്നു കിതച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ആ കിടപ്പിൽ ഉറങ്ങിപ്പോയ ഞങ്ങൾ പാതിരാത്രിയിൽ വീണ്ടും എഴുന്നേറ്റു കുത്തി മറിഞ്ഞു. രണ്ടാം വട്ടം അവളുടെ കൂതിയും കൂടെ പൊളിച്ചടുക്കിയ സന്തോഷത്തിൽ ഞാൻ ഉറങ്ങി. അതി രാവിലെ അവൾ വിളിച്ചെഴുന്നേൽപ്പിച്ചു എന്നെ പറഞ്ഞയച്ചു. പിന്നീട് അങ്ങോട്ട് 14 ദിവസം ഞങ്ങളുടെ അഴിഞ്ഞാട്ടം ആയിരുന്നു. ഓരോ ദിവസവും അവൾക്ക് ബെഡ്ഷീറ്റ് കഴുകി മറ്റേണ്ടി വന്നു. 14ആം ദിവസം ഒത്തിരി വിഷമത്തോടെയാണ് പിരിഞ്ഞത്. പിറ്റേ ദിവസം അഷ്‌റഫിനോടുള്ള അസൂയയിലും ദേഷ്യത്തിലും രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ മൊബൈലിലേക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു. മുബീന… ‘ഇക്കാ ഉറങ്ങി. വരുന്നോ? ഞാൻ അടുക്കള വാതിൽ തുറക്കാം…’ [അവസാനിച്ചു] Related Tagged Inkambi kambi kathakal kambikadha kambikadhakal kambikatha kambikathakal kambikuttan malayalam kambikathakal Mijin Djokovic
കണ്ണൂർ ജില്ലയിൽ ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം. ജില്ലയിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു.ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. പൊലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അതിനിടെ കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിലായി . നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ് പെട്രോൾ ബോംബുകൾ പിടികൂടിയത് TOP RELATED NEWS പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി മലപ്പുറം വള്ളുവമ്പ്രം പിഞ്ചുകുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ് ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ പിടികൂടിയത് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ MDMA
ഞാനിപ്പോൾ ആലോചിക്കുന്നത് വേരുകൾ നഷ്ടപ്പെട്ടു പോകുന്നവരെക്കുറിച്ചാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ സ്വന്തം സ്വത്വത്തെ വിട്ടകന്നു പോയവരെക്കുറിച്ച്! ഏതൊരു വന്മരത്തിനും ബലം നൽകുന്നത് അതിന്റെ വേരുകളാണല്ലോ. കാറ്റിന്റെ ഹുങ്കാരങ്ങൾക്കെതിരെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനും മണ്ണിന്റെ ഊഷരതകൾക്കിടയിലൂടെ ഊർന്നിറങ്ങി പാറകളുടെ പ്രതിബന്ധങ്ങളെ തകർത്ത് വളർച്ചക്കാവശ്യമായ ജീവജലങ്ങളും പോഷണങ്ങളും എത്തിച്ചുകൊടുക്കാനും ഈ വേരുകൾ ഇല്ലെങ്കിൽ അങ്ങനെയൊരു മരത്തിനു നിലനിൽപ്പുണ്ടോ? ഏതാണ്ട് ഇതേപോലെതന്നെയല്ലേ മനുഷ്യന്റെ കാര്യവും? അവന്റെ വേരുകൾ അവന്റെ ഭാഷയും സംസ്കാരവുമാണെന്ന ഒറ്റ വ്യത്യാസം മാത്രം. കാലദേശാന്തരങ്ങളിലൂടെ നമ്മുടെ പ്രപ്പിതാമഹന്മാർ വളർത്തിയെടുത്ത ഒരു മഹാസംസ്കാരത്തെ അതിന്റെ വേരുകളിൽ നിന്നു അടർത്തിയെടുത്ത് തികച്ചും അപരിചിതമായ മറ്റേതോ മണ്ണിൽ പാകുമ്പോൾ നാം അതിനെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഇതു തന്നെയല്ലേ ഒന്നോർത്താൽ എല്ലാ പ്രവാസി മലയാളിയുടേയും ജീവിതത്തിൽ സംഭവിക്കുന്നത്? നാം ജനിച്ചു വളർന്ന നാട്ടിൻപുറത്തെ വിട്ട് ഏതോ മഹാനഗരത്തിന്റെ ഊഷരതകളിലേക്കു സ്വയം പറിച്ചു നടുമ്പോൾ നമ്മുടെ വേരുകൾ-അവ മണ്ണിൽ ഉറച്ചു നിൽക്കുന്നുണ്ടോ? ഏന്റെ അനുഭവം ഇല്ല എന്നു തന്നെയാണ്. ഏനിക്കിവിടെ ഒരു തുമ്പപ്പൂ കാണാനാകുന്നില്ല, ഓണപ്പാട്ടുകളോ, തിരുവാതിരക്കളിയോ ഇവിടില്ല, അമ്പു പെരുന്നാളുകളില്ല, ആനകളില്ല, മേളങ്ങളില്ല. ഒരുപക്ഷേ ഇതൊക്കെക്കൊണ്ടുതന്നെയാകാം ഞാനെന്റെ നഷ്ടപ്പെട്ടുപോയ വേരുകൾ തേടി വീണ്ടും വീണ്ടും ഇരുട്ടിൽ പരതുന്നത്. ഒരു മഴ പെയ്യുന്നത് കാണുമ്പോൾ എന്റെ ഹൃദയം ആർദ്രമാകുന്നു, ഒരു തുമ്പി പാറുന്നത് കാണുമ്പോൾ നഷ്ടപ്പെട്ടുപോയ ഏതോ ഓർമകളുടെ മയിൽപ്പീലിക്കാവുകൾക്കപ്പുറെ നിന്നും ഒരോണപ്പാട്ടു കേൾക്കുന്നു. ഒരു തെങ്ങ്, അല്ലെങ്കിൽ ഒരു പച്ചപ്പാടം കാണുമ്പോൾ മറവിയുടെയും, നഷ്ടബോധങ്ങളുടെയും കട്ടപിടിച്ച അന്ധകാരത്തിൽ എവിടെയോ ഗൃഹാതുരത്വത്തിന്റെ ഒരു മിന്നാമിനുങ്ങുവെട്ടം പാറുന്നു...അതേ ഞാനറിയുന്നു എന്റെ വേരുകളുടെ വാടാത്ത എതാനും ശകലങ്ങൾ ഇപ്പോഴും പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച ആ കേരകേദാരഭൂവിന്റെ നനഞ്ഞ മണ്ണിൽ എവിടെയോ ഉണ്ടെന്ന്! വിശക്കുന്നവന്റെ മുന്നിൽ അപ്പമായും, വരണ്ടുണങ്ങിയ ഭൂമിയുടെ മാറിൽ മഴയായും പെയ്യുന്ന ആ കരുണ്യത്തോടു ഞാൻ അപേക്ഷിച്ചു പോകുന്നു 'എനിക്കു ചിറകുകളുണ്ടായിരുന്നെങ്കിൽ' എന്ന്! എങ്കിൽ ഞാൻ കാടുകളും മലകളും താണ്ടി അങ്ങു ദൂരേക്കു പറന്നിട്ടു എന്റെ വേരുകൾ തറഞ്ഞു നിൽക്കുന്ന ആ മണ്ണിൽ മുഖം ചേർത്തു കിടന്നാനേ! ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് ഏകദേശം 6 വർഷമായി നാട്ടിൽ നിന്നു പോന്നിട്ട്, എന്നിട്ടും എന്തുകൊണ്ടാണു ഞാനിപ്പോഴും എന്നും ഉറങ്ങുന്നതിനു മുൻപു ഒരിക്കലെങ്കിലും തുമ്പപ്പൂക്കളേയും, ഓണപ്പാട്ടുകളേയും, എല്ലാത്തിനും ഉപരിയായി എന്റെ തോട്ടത്തിൽ മുടങ്ങാതെ പൂക്കാറുള്ള കുറ്റിമുല്ലയേയും ഓർത്തുപോകുന്നത് (ക്ഷമിക്കുക പൂന്തോട്ടങ്ങൾ എന്നും എനിക്കൊരു ദൌർബല്യമാണ്). ഒരു പക്ഷേ എനിക്കു മതിഭ്രമമായിരിക്കാം അല്ലെങ്കിൽ ഞാനൊരു ദിവാസ്വപ്നം കാണുകയായിരിക്കാം. പക്ഷേ ഞാനറിയുന്നു അത്തരം സ്വപ്നങ്ങളാണു എന്റെ ജീവിതം മുന്നോട്ടു നയിക്കുന്നതെന്ന്. അതേ ഞാനറിയുന്നു എന്റെ വേരുകൾ ആ മണ്ണിൽ തന്നെ തറഞ്ഞു കിടക്കുകയാണു ഇപ്പോഴും. എപ്പോഴത്തേയും പോലെ എന്റെ ഹൃദയം ഗൃഹാതുരത്വത്തിന്റെ വേരുകളിൽ കനവിന്റെ ഇത്തിരി നനവു തിരയുകയായിരിക്കാം...... പിൻകുറിപ്പ്: ഒരുപക്ഷേ വേരുകളെപ്പറ്റി ഇനിയും കുറച്ചു കൂടി പറയാനുണ്ട്. അതു മറ്റൊരു കുറിപ്പായി എഴുതാം Categories: പലവക Continue reading Monday, 5 January 2015 ആമുഖം Posted By: മഹേഷ് മേനോൻ 4:07 pm Leave a Reply പാതിവഴിയിൽ ഉപേക്ഷിച്ച തൂലിക മഷിയുണങ്ങി പണിമുടക്കി കിടക്കുന്നു, ബുദ്ധിയിലും, ഭാവനയിലും കട്ടപിടിച്ച ഇരുട്ടും. ഇതിൽ നിന്നെല്ലാം ഒരു ഒളിച്ചോട്ടമാണീ ബ്ലോഗ്. അതുമല്ലെങ്കിൽ, മറവിയുടെ കട്ടപിടിച്ച ഇരുട്ടിനുള്ളിൽ ഓർമകളുടെ മിന്നാമിനുങ്ങുവെട്ടം തിരയുന്നതുപോലൊരു സുഖം! തീക്ഷ്ണമായ വികാരങ്ങളാണ് പിന്നീടൊരു സാഹിത്യസൃഷ്ടിയായി പിറക്കുന്നതെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. അത്തരം സ്വാംശീകരണത്തിനുള്ള സിദ്ധി എനിക്കില്ലാത്തതുകൊണ്ട് ഇതൊരു മഹാസൃഷ്ടിക്കുള്ള ശ്രമമല്ല എന്ന് മുൻപേ പറയട്ടെ. എന്തിനാണ് എഴുതുന്നത് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. പക്ഷെ ഇന്നും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു. ഒന്നുമാത്രമറിയാം - എഴുത്ത് ഒരനുഭവമാണ്, ലഹരിയാണ്, മനസ്സിന്റെ വിങ്ങലാണ്, ഇതിനെല്ലാമുപരി കോടിക്കണക്കായ നാഡീവ്യൂഹങ്ങളിൽ എവിടെയോ മയങ്ങിക്കിടക്കുന്ന സർഗ്ഗചേതനയുടെ കുഞ്ഞു വിസ്ഫോടനങ്ങളാണ്, എല്ലാത്തിനുമുപരി അതൊരു അനിവാച്യമായ അനുഭൂതിയാണ്. ആരെങ്കിലും എന്നെങ്കിലും ഇത് വായിക്കുമോ എന്നെനിക്കറിയില്ല. എങ്കിലും ഉറക്കെ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ച കാര്യങ്ങൾ, എന്റെ സന്തോഷങ്ങൾ, സങ്കടങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം ഇവിടെ കോറിയിടാൻ ഞാനാഗ്രഹിക്കുന്നു. ഒരു ക്യാൻവാസിൽ പലതരം ചായങ്ങൾ കോരിയൊഴിച്ചതുപോലെ അത് അങ്ങിങ്ങു ചിതറി അടുക്കും ചിട്ടയുമില്ലാതെ കിടന്നേക്കാം. അതങ്ങനെവരാനേ തരമുള്ളൂ; കാരണം സമരസപ്പെടാൻ സമ്മതിക്കാത്ത ഒരു മനസ്സിന്റെ സംഘട്ടനങ്ങളാണ് ഈ കുറിപ്പുകൾ. അവ ചിലപ്പോൾ ഹൃദയത്തിനുള്ളിൽ കയറിനിന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു, മറ്റു ചിലപ്പോൾ എന്നെ പരിഹസിച്ചു, എന്നോട് കലഹിച്ചു അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചു. ഇന്നും തുടരുന്ന യാത്രയുടെ ഏതോ ഒരു കോണിൽ വെച്ചു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഈ 'വഴിയോരക്കാഴ്ചകൾ' എന്റെ കണ്ണീരും, വിയർപ്പും രക്തവുമായിരുന്നുവെന്ന്.