text
stringlengths
436
255k
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
https-www-manoramaonline-com-web-stories-sampadyam-2022 246k89vm0hrp2qpfanoeelo7r6 https-www-manoramaonline-com-web-stories-sampadyam 4chrqeg66j23ttou3j7depsv7i web-stories പോപ്കോൺ ആസ്വാദ്യകരമായ സ്നാക്സ് വിഭവമായി മാറിയിട്ടുണ്ട്. ചെറിയ മുതൽ മുടക്കിൽ വീട്ടിൽത്തന്നെ ഈ ലഘു സംരംഭം തുടങ്ങാം. വിശാലമായ വിപണിയും മെച്ചപ്പെട്ട ലാഭവിഹിതവും പ്രത്യേകതകൾ. ചോളമാണ് പ്രധാന അസംസ്കൃത വസ്തു. ഇത് കുറഞ്ഞ വിലയിൽ ലഭിക്കും. വ്യത്യസ്തങ്ങളായ ഗന്ധങ്ങൾ ചേർക്കാം പൊതു വിപണിയിൽ നിന്നു മികച്ച ഇനം ചോളം സംഭരിക്കുക. കൂടാതെ ഗന്ധങ്ങൾക്കുള്ള പൗഡറും ഭക്ഷ്യ എണ്ണയും വാങ്ങണം. പോപ്കോൺ നിർമിക്കുവാൻ യന്ത്രങ്ങൾ ലഭ്യമാണ്. അത്തരത്തിൽ ഒരു യന്ത്രം വാങ്ങി വീട്ടിൽ സ്ഥാപിക്കുക അതിലേക്കു വൃത്തിയാക്കിയ ചോളവും എണ്ണയും ആവശ്യമായ പൗഡറുകളും ചേർക്കുക. പൗഡർ മുൻകൂട്ടി മിക്സ് ചെയ്യുന്നത് നല്ലതാണ്. മിനിറ്റുകൾക്കുള്ളിൽ തയാറാകും വൃത്തിയാക്കിയ ചോളവും എണ്ണയും ആവശ്യമായ പൗഡറുകളും ചേർക്കുക. പൗഡർ മുൻകൂട്ടി മിക്സ് ചെയ്യുന്നത് നല്ലതാണ്. മിനിറ്റുകൾക്കുള്ളിൽ തയാറാകും പോപ്കോൺ നിർമിച്ച ശേഷം ഗന്ധങ്ങൾ ബ്ലെൻഡ് ചെയ്യുന്ന സംവിധാനവും നിലവിലുണ്ട്. പാക്കിങ് ആകർഷകമായിരിക്കണം. പായ്ക്കിങ്ങിനു കണ്ടെയ്നറുകൾ (പ്ലാസ്റ്റിക് –കപ്പ് ടൈപ്പ്) ആണ് പൊതുവെ ഉപയോഗിച്ചു വരുന്നത് പ്രാദേശികമായി നന്നായി വിറ്റഴിക്കാം. സൂപ്പർമാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, ഹോട്ടലുകൾ, ചെറിയ പെട്ടിക്കടകൾ, പലചരക്കു ഷോപ്പുകൾ എന്നിവിടങ്ങളിൽ വിൽക്കാം. ധാരാളം വിതരണക്കാർ ഇവ വിൽക്കാൻ തയാറുണ്ട്
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
പെരിന്തൽമണ്ണയിൽ അഞ്ച് ദശകങ്ങളായി നടക്കുന്ന കാദറലി സെവൻസ് ടൂർണമെന്റ് ഇത്തവണ നടക്കുന്നത് അങ്ങ് ദുബൈയിൽ ആണ്. ഇന്ന് ദുബൈയിൽ ടൂർണമെന്റിന് കിക്കോഫ് ആകും. ദുബൈയിലെ മിർദിഫ് സ്റ്റേഡിയത്തിലും, സ്റ്റാർവില്ല സ്കൂളിലെ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. സെവൻസ് രംഗത്തെ 24 ടീമുകൾ കാദറലി ടൂർണമെന്റ് കളിക്കാനായി ദുബൈയിൽ എത്തിയിട്ടുണ്ട്. ലീഗ് അടിസ്ഥാനത്തിൽ ആദ്യ റൗണ്ടും ശേഷം നോക്കൗട്ട് രീതിയിലും ആകും ടൂർണമെന്റ് നടക്കുക. 23-നു സ്റ്റാർ വില്ല സ്റ്റേഡിയത്തിൽ ആയിരിക്കും ഫൈനൽ മത്സരം. ഗോൾഡൻ ജൂബിലിയുടെ ഭാഗമായാണ് കാദറലി സെവൻസ് വിദേശത്ത് വെച്ച് ടൂർണമെന്റ് നടത്താ‌ൻ തീരുമാനിച്ചത്. ഈ വർഷം മുതൽ എല്ലാ വർഷവും യുഎഇ യിലും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറയുന്നുണ്ട്. വിജയികൾക്ക് ക്യാഷ് അവാർഡും ആഘർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൂർണ്ണമെന്റിൽ നിന്നുള്ള വരുമാനം ക്ലബ്ബിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാങ്ങാനുദ്ദേശിക്കുന്ന ആംബുലൻസിലേക്കുള്ള ഫണ്ടിലേക്ക് വിനോയോഗിക്കും. കഴിഞ്ഞ വർഷം കാദറലി സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കറും സംയുക്ത ചാമ്പ്യന്മാർ ആവുകയായിരുന്നു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
െകാ ചാങ്ങിൽ നിന്നു മടങ്ങുമ്പോൾ എന്താണു ഒാർമയ്ക്കായി തിരികെ കൊണ്ടുപോകേണ്ടത്? ഇതിനു മുമ്പ് പോയിട്ടുള്ള ഒാേരായിടത്തു നിന്നും ആ സ്ഥലത്തിന്റെ സ്മരണയുള്ള ഒരു കൊച്ചു കൗതുകവസ്തുവെങ്കിലും വാങ്ങാറുണ്ടായിരുന്നു. എന്നാൽ കൊ ചാങ്ങിൽ നിന്ന് അങ്ങനെ ഒന്നും വാങ്ങിയില്ലല്ലോ എന്നു സെന്റർ പോർട്ട് ഫെറിയിൽ ട്രാറ്റിലേക്കുള്ള മടക്കയാത്രയ്ക്കുള്ള ബോട്ട് കാത്തിരിക്കുമ്പോൾ ഒാർത്തു. ശംഖുമാലകൾ, തായ് മുദ്രകൾ ഡിെെസൻ ചെയ്ത വസ്ത്രങ്ങൾ, തടി ആഭരണങ്ങൾ, ബുദ്ധപ്രതിമകൾ... കടകളിൽ നിരന്നിരുന്ന പലതും െകാതിപ്പിച്ചിരുന്നെങ്കിലും ആ നേരത്ത് ഒന്നും സ്വന്തമാക്കാൻ തോന്നിയിരുന്നില്ല. പക്ഷേ, അതിനെല്ലാം പകരം സിയാൻ ബീച്ചിലെ കടൽ തീരത്തു നിന്നും പെറുക്കിയെടുത്ത കുറേ ശംഖുകൾ മാത്രം െെകയിലുണ്ട്. കടലിന്റെ മണം തങ്ങി നിൽക്കുന്ന പല ആകൃതികളും നിറങ്ങളുമുള്ള ശംഖുകൾ... കൊ ചാങ്ങിന്റെ ഒാർമയ്ക്കായി ഇതിനെക്കാൾ സുന്ദരമായ മറ്റെന്താവും ഉള്ളതെന്നോർത്തു. അപ്പോഴേക്കും ഫെറിയിൽ രാവിലത്തെ ആദ്യത്തെ ബോട്ട് വന്നടുത്തിരുന്നു. കൊ ചാങ്ങിനോട് വിട പറയുകയാണ്. മൂന്നു ദിവസത്തെ ഉല്ലാസം നിറഞ്ഞ ദിനങ്ങൾ ഇപ്പോൾ ഒാർമകളായി മാറിക്കഴിഞ്ഞു... ബോട്ടിന്റെ മുകൾ തട്ടിൽ യാത്രക്കാരും താഴത്തെ തട്ടിൽ വാഹനങ്ങളും കയറുന്നതിന്റെ തിരക്ക്... കിഴക്കു വശത്തു പ്രഭാതത്തിന്റെ അലസമായ തായ് സൂര്യൻ. ഇരുണ്ട പച്ചപ്പുള്ള മലനിരകൾ പിന്നിൽ അകലാൻ തുടങ്ങുന്നു... കൊ ചാങ് ഫെറിക്കു പിന്നിൽ കാട് ആ ദ്വീപിനെ ഒരു പച്ചക്കമ്പിളിപ്പുതപ്പു പോലെ മറച്ചിരിക്കുന്നതു കണ്ടപ്പോഴാർത്തു... ഏതു കാര്യവും അവസാനിച്ചു കഴിയുമ്പോഴാവും, അല്ലെങ്കിൽ അകലെയായിരിക്കുമ്പോഴാവും നമ്മളതിന്റെ യഥാർഥ മൂല്യമറിഞ്ഞു സ്നേഹിച്ചുതുടങ്ങുന്നത്. അപ്പോൾ മുതൽ, ആ നിമിഷം മുതൽ കൊ ചാങ് ഒരു സുന്ദര സ്വപ്നം പോലെ തോന്നി... മൂന്നു ദിവസം മുമ്പു െെവകുന്നേരം ഈ ഫെറിയിൽ വന്നിറങ്ങുമ്പോഴും അരികിൽ മറയാൻ വെമ്പുന്ന സൂര്യനുണ്ടായിരുന്നു. നുരയുന്ന െെവൻ നിറമുള്ള സൂര്യൻ. അപ്പോൾ മനസ്സ് നിറയെ കൗതുകമായിരുന്നു. ഗുഗിളിൽ നോക്കി കൊ ചാങ്ങിനെ കുറിച്ചു കുറേയേറെ അറിഞ്ഞുവയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും സെന്റർ പോർട്ട് ഫെറിയിൽ നിന്ന് അകലെ ആ ദ്വീപ് കണ്ണിൽ പെട്ടതേ കൗതുകവും നിഗൂഢതയുമാണ് തോന്നിയത്. കൊ ചാങ് തായ് ലന്റിന്റെ തെക്കു കിഴക്കേയറ്റത്തെ ദ്വീപാണ്. ബാങ്കോക്കിലെ എക്കാമായി ബസ് ടെർമിനലിൽ നിന്ന് ഏഴു മണിക്കൂറോളം യാത്ര ചെയ്തു ട്രാറ്റ് ബസ് ടെർമിനലിൽ എത്തി. അവിടെ നിന്നു മെയിൻ ലാൻഡിലെ ഫെറിയിലേക്കുള്ള പിക്കപ് ജീപ്പിൽ (െകാ ചാങ് പിയർ) അര മണിക്കൂർ യാത്ര. അവിടെ െകാ ചാങ് സെന്റർ പോർട്ട് ഫെറിയിലേക്കുള്ള േബാട്ടുകൾ പകൽനേരത്ത് ഒാേരാ മണിക്കൂർ ഇടവിട്ടുണ്ട്. െെവകിട്ട് അഞ്ചു മണിക്കുള്ള അവസാനത്തെ ബോട്ടിനാണ് കയറിയത്. ഒരു മണിക്കൂർ ബോട്ട് യാത്രാ ദൂരമുണ്ട് കൊ ചാങ് ദ്വിപിലെ സെന്റർ പോർട്ട് ഫെറിയിലെത്താൻ. ബോട്ട് പതുക്കെ ഫെറിയോടടുത്തു. കൊ ചാങ്ങിന്റെ മണ്ണിൽ കാൽ ചവിട്ടിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതു ദൂരത്തെ മലനിരകളിലെ കാടിന്റെ ഇരുണ്ട പച്ചപ്പാണ്. ശംഖുമാലകൾ തൂക്കിയ ഒന്നു രണ്ടു കടകൾ. ഒരു ചെറിയ കോഫി ആൻഡ് ഫൂഡ് സ്റ്റാൾ. ഫെറിയിലേക്കുള്ള ടിക്കറ്റ് കൗണ്ടറിന്റെ െകട്ടിടം, പിന്നെ ബോട്ടിൽ വന്നവരെ കാത്ത് നിരന്നു കിടക്കുന്ന ഏതാനു പിക്കപ്പ് വണ്ടികൾ... ദ്വീപിലെ പ്രധാന നിരത്തിലെത്തിയപ്പോൾ കണ്ടു, വഴിയോരത്ത് നിറയെ റിസോർട്ടുകളുടെ ബോർഡുകൾ... താമസിക്കാൻ മുറി ബുക്ക് ചെയ്തിരിക്കുന്ന സിയാൻ റോയൽ വ്യൂ വില്ലയുടെ പേർ പറഞ്ഞ് പിക്ക് അപ് ജീപ്പിൽ കയറുമ്പോൾ ഇരുട്ടു വീണിരുന്നു. ജീപ്പ് നിറയെ യാത്രക്കാരുണ്ട്. പലരും പല റിേസാർട്ടുകളിലേക്കുള്ള ടൂറിസ്റ്റുകളാണ്.സെന്റർ പോർട്ട് ഫെറിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമുണ്ട് സിയാൻ ബീച്ചിനു തീരത്തെ റോയൽ വില്ലാ റിസോർട്ടിലേക്ക്. കടൽ തീരത്തു നിരന്നിരിക്കുന്ന കുറേ വില്ലകൾ. സിയാൻ റോയൽ വ്യൂവിലെ വില്ലയുടെ മുറ്റത്തു നിന്നപ്പോൾ തൊട്ടരികിൽ കാറ്റാടിമരങ്ങൾക്കപ്പുറം രാത്രിയിലെ കടൽ കാണാമായിരുന്നു. ശാന്തതയുടെ ബീച്ചുകൾ... പുലർകാലത്തേ സിയാൻ ബീച്ചിലെ കടൽ തീരത്തെത്തി. തിരമാലകളടങ്ങിയ ശാന്തതയാണ് ഇവിടുത്തെ ബീച്ചിന്റെ പ്രത്യേകത. കടൽ സ്നാനത്തിന് ഏറ്റവും യോജിച്ച ഇടം. തീരം ഏറെ വൃത്തിയും വെടിപ്പുമുള്ളതാണ്. തീരത്തോട് ചേർന്നു തന്നെയുള്ള റിസോർട്ട് വില്ലകളിൽ തായ് ലന്റുകാരും വിദേശികളുമൊക്കെ താമസിക്കുന്നു. മുറ്റത്തു കടലിനെ നോക്കി വിശ്രമിക്കുന്നവർ. ഒരു മാസക്കാലത്തെ വെക്കേഷൻ ചെലവിടാൻ വന്നവരാണ് പലരും. ബീച്ച് വിജനമായിരുന്നു. ദൂരെ കാടും മലകളും ചില കൊച്ചു ദ്വീപുകളും. ‘‘അടുത്തായി െെവറ്റ് സാൻഡ് ബീച്ച് ഉണ്ട്. അവിടെയാണ് കൊ ചാങ്ങിലെ ജീവിതം തുടിക്കുന്നത്.’’ ബീച്ചിൽ വച്ചു പരിചയപ്പെട്ട വിദേശ ദമ്പതികൾ പറഞ്ഞു. ദ്വീപിന്റെ മാപ്പ് നോക്കി കൊ ചാങ്ങിലെ പ്രധാന ടൂറിസ്റ്റ് പോയിന്റുകൾ മനസ്സിലാക്കിയതെളുപ്പമായി. ദ്വീപിൽ പടിഞ്ഞാറു ഭാഗത്തുള്ള (ഫെറിയിൽ നിന്നു വലത്തു വശത്തേക്കുള്ള) 25 കിലോമീറ്ററിനുള്ളിലെ കടൽതീരങ്ങളിലാണ് ജീവിതം സജീവമായി തിരയടിക്കുന്നത്. റിസോർട്ടുകളും കടകളും ആൾത്തിരക്കും ബാറുകളും ഭക്ഷണശാലകളും വ്യൂ പോയിന്റുകളുമെല്ലാം ഈ ഭാഗത്താണ്. ബീച്ചിനടുത്തായി വാടകയ്ക്ക് ടൂവീലറുകൾ നൽകുന്ന കടയിൽ നിന്നെടുത്ത മോട്ടോർ െെബക്കിലാണ് കൊ ചാങ് ചുറ്റിക്കറങ്ങാൻ ഇറങ്ങി പുറപ്പെട്ടത്. ചുറ്റും മലനിരകളും ഇടതൂർന്ന പച്ചക്കാടുകളും വളവും ഇറക്കവും കുത്തനെയുള്ള കയറ്റവും ഒക്കെയുള്ള റോഡിലൂടെ െെവറ്റ് സാൻഡ് ബീച്ചിലേക്ക് പോകുമ്പോൾ നമ്മുടെ ഇടുക്കിയുടെ ഭൂപ്രകൃതിയോടു സാദൃശ്യം തോന്നാതിരുന്നില്ല. പക്ഷേ, ഇവിടെ കാടിനോടു ചേർന്നു കടലിന്റെ നീലിമയുണ്ടെന്നതാണു വ്യത്യാസം. വഴിയോരത്തെങ്ങും ‘ഫോർ റെന്റ് ഒാർ സെയിൽ’ എന്ന ബോർഡ് വച്ച അനേകം സുന്ദരമായ കൊച്ചു വില്ലകൾ കാടിനുള്ളിൽ മറഞ്ഞിരിക്കുന്നതു കണ്ടു. കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ അകലെ െെവറ്റ് സാൻഡ് ബീച്ചിന്റെ മനോഹാരിത ഒരു വിദൂര ദൃശ്യമായി കണ്ണിൽ പെട്ടു. െെവറ്റ് സാൻഡ് ബീച്ച് ബീച്ച് പരിസരത്തെത്തുമ്പോൾ ദ്വീപിന്റെ ഇതുവരെ കണ്ട മുഖം മാറുന്നു. തിരക്കേറിയ കടകളും ഷോപ്പിങ് സെന്ററുകളുമുള്ള തെരുവ്. വലതുവശത്തു കടൽ. തായ് മസാജ് സെന്ററുകൾ, കൊച്ചു വസ്ത്രശാലകൾ, കൗതുകവസ്തുക്കൾ നിരന്ന കടകൾ, പാതയോര ഭക്ഷണശാലകൾ, മദ്യശാലകൾ, പഴക്കടകൾ... മിക്കവാറും കടകളിലെല്ലാം സ്ത്രീകളാണു വിൽപനക്കാർ. ജനസാന്ദ്രമായ തെരുവിലൂടെ നടക്കുമ്പോൾ ഫെറിയിൽ വച്ചു കണ്ട വിജനമായ കാടിന്റെ കാഴ്ചയ്ക്കുള്ളിൽ ഈ ജീവിതം മറഞ്ഞിരിക്കുന്നതൊരു വിസ്മയമായി തോന്നി. ഇതാണ് കൊ ചാങ്ങിന്റെ ഉല്ലാസമുഖം. കടകൾക്കിടയിലൂടെയുള്ള ഇടവഴിയിലൂടെ ബീച്ചിലെത്തി. െെവറ്റ് സാൻഡ് ബീച്ച് എന്ന പേരു പോലെ തൂവെള്ള മണൽ പരപ്പിന്റെ വിശാലതയാണു കണ്ണിൽ വന്നു നിറയുന്നത്. ബീച്ചിനോട് ചേർന്നുമുണ്ട് എണ്ണിയാൽ തീരാത്തത്ര റിസോർട്ടുകൾ. ഇത് ഒരു ഒാഫ് സീസണാണെങ്കിലും ബീച്ചിൽ നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. ബീച്ചിനോടു ചേർന്നുള്ള റിസോർട്ടിന്റെ മുറ്റത്തു വിശ്രമിക്കുന്ന ദമ്പതികളെ പരിചയപ്പെട്ടു. ഹോളണ്ടിൽ നിന്നുള്ള െെമൻഡ് വർത്തും െഹർഡിറ്റയും. മൂന്നാഴ്ചയിലേറെയായി ഇവിടെ അവധിക്കാലം ചെലവിടാനെത്തിയിട്ട്. ‘‘കൊ ചാങ്ങിന്റെ ശാന്തതയാണ് ഞങ്ങളെ ആകർഷിക്കുന്നത്. എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ സുഖം.’’ ഹെർഡിറ്റ പറഞ്ഞു. കൂട്ടത്തിൽ അവർ ഒാർമിപ്പിച്ചു: ‘‘എന്റെ ബ്രദർ ഇൻ ലോ പാക്കിസ്ഥാനിൽ നിന്നാണ്. പക്ഷേ, അവർ കാനഡയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.’’ തായ് ലന്റുകാരെക്കാളേറെ വിദേശികളാണ് ഈ ദ്വീപിനെ തേടിയെത്തുന്നത്. കടൽക്കരയിൽ വച്ചു പരിചയപ്പെട്ട െെചനക്കാരനായ.... യും തന്റെ വളർത്തുനായയുമായി വെള്ള മണൽപരപ്പിൽ കളിയിൽ ഏർപ്പെട്ടിരിക്കുന്ന.....യും അവരെല്ലാം തന്നെ കൊ ചാങ്ങിന്റെ ശാന്തതയെക്കുറിച്ചാണു പറഞ്ഞത്. അതു തികച്ചും ശരിയാണെന്ന് തോന്നി. തിരമാലകൾ ഇവിടെ അതീവ മൃദുവാണ്. അവ അലയടിക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നും. െെവറ്റ് സാൻഡ് ബീച്ചിൽ നിന്നു വീണ്ടും മുന്നോട്ടു യാത്ര തുടരുമ്പോഴും കടലിന്റെ കാഴ്ച അകന്നും അടുത്തും വഴിയോരത്തിന്റെ വലത്തുവശത്തുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞ് മറ്റൊരു ബീച്ചിലൂടെയാണ് കടന്നുപോയത്. പേൾ ബീച്ച്. ഇവിടെ െെവറ്റ് സാൻഡ് ബീച്ച് പോലെ ജനത്തിരക്കില്ല. എന്നാലും ഏതാനും റിസോർട്ടുകളും ബാറുകളും ടൂറിസ്റ്റുകൾക്കായുണ്ട്. വഴിയൊരത്തെ കൊച്ചു തെരുവുകളിലെല്ലാം തുളുമ്പുന്നത് തായ് ജീവിതത്തിന്റെ ആഘോഷ മുദ്രകൾ തന്നെ. സംഗീതശാലകളുള്ള ബാറുകളും ഭക്ഷണശാലകളും മസാജിങ് ഷോപ്പുകളും വസ്ത്രശാലകളും... വളരെ വിലപിടിച്ചതൊന്നും വിൽക്കുന്ന കടകളല്ല, ജീവിതത്തിന്റെ ഒാേരാ നിമിഷവും ആഘോഷമാക്കൂ എന്നോർമിപ്പിക്കുന്ന കാഴ്ചകൾ. തെരുവു ഭക്ഷണം തായ് ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സ്ട്രീറ്റിൽ നിന്നു ഭക്ഷണം കഴിക്കാനാണ് ഇവിടെ മിക്കപേരും ഇഷ്ടപ്പെടുന്നത്. ഇവിടുത്തുകാരോട് തുറന്ന ആശയവിനിമയത്തിനു ഭാഷ ഒരു പ്രശ്നമായി തോന്നും. കാരണം മിക്കവർക്കും തായ് ഭാഷ മാത്രമേ അറിയൂ. എങ്കിലും ഭാഷയ്ക്കപ്പുറമുള്ള പെരുമാറ്റത്തിലെ ഊഷ്മളത കൊണ്ടു തായ് ലന്റുകാർ നമ്മുടെ ഹൃദയത്തോടടുക്കുന്നു. ക്ലോങ് പ്രാവോ ബീച്ചിലേക്കുള്ള വഴിയോരത്ത് വച്ചു ‘ബോബി ഫ്രൂട്ട് ഷോപ്പ്’ എന്ന, പഴങ്ങൾ കൊതിപ്പിക്കും വിധം നിരത്തിവച്ച കടയിൽ, പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു തായ് വനിതയെ കണ്ടു. ബോബിയുടെ സ്വന്തം പേരിലാണ് ഈ കട. ‘‘നിങ്ങൾ ഇന്ത്യയിൽ നിന്നല്ലേ? ഇന്ത്യൻ മ്യൂസിക് എനിക്കിഷ്ടമാണ്. പിന്നെ, ഷാരൂഖ് ഖാനെയും ഒരുപാടിഷ്ടമാണ്.’’ ബോബി പുഞ്ചിരിയോടെ പറഞ്ഞു... യാത്രയ്ക്കിടയിൽ കൊ ചാങ്ങിലെ ആനത്താവളവും കാടിന്റെ നടുവിലെ വെള്ളച്ചാട്ടവും കാഴ്ചകളായിരുന്നു. ക്ലോങ് പ്ലൂ വെള്ളച്ചാട്ടത്തിലേക്കു പോകാൻ പതിനഞ്ചു മിനിറ്റ് കാട്ടിലൂടെ നടക്കണം. പ്രവേശന ഫീസുണ്ട്. (400 ബാത്ത്, അതായത് 800 രൂപയോളം. തായ് ലന്റിലെ കാഴ്ചകൾക്കായുള്ള പ്രവേശനഫീസ് അൽപം കടുത്തതാണെന്ന് തോന്നി.) വീണ്ടും യാത്ര തുടർന്നെത്തിയത് ലോൺലി ബീച്ചിൽ. കൊ ചാങ്ങിലെ കടൽത്തീരങ്ങൾക്ക് എത്രയെത്ര വിഭിന്ന ഭാവങ്ങളാണെന്ന് ലോൺലി ബീച്ച് ഒാർമിപ്പിച്ചു. പേരുപോലെ തന്നെ കാഴ്ചയിൽ ഏകാന്തമായ ബീച്ചിൽ തനിച്ചിരിക്കുന്ന ചില കാമുകീകാമുകന്മാർ മാത്രം. തീരത്ത് മ്യൂസിക്കൽ ബാറുകൾ ഉണ്ട്. ഇപ്പോൾ ലോൺലി ആണെങ്കിലും രാത്രി നേരത്ത് ഈ ബീച്ച് ഉണരുന്നു. കൊ ചാങ്ങിലെ െെനറ്റ് പാർട്ടി െെലഫ് ഏറ്റവും തുടിക്കുന്ന ബീച്ചാണിത്. ലോൺലി ബീച്ചിൽ നിന്നു നോക്കുമ്പോൾ അകലെ കടലിലെ വിജനമായ ആൾത്താമസമില്ലാത്ത ചില ദ്വീപുകളുടെ കാഴ്ച കാണാം. ‘ഈ തീരത്ത് വിശ്രമിക്കൂ’ എന്നു മന്ത്രിക്കുന്നു ഇവിടുത്തെ തീരം... പക്ഷേ, ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനുള്ളതിനാൽ ലോൺലി ബീച്ചിന്റെ വിശ്രാന്തി വിട്ട് വീണ്ടും യാത്ര തുടർന്നു... കടൽ പോലെ തന്നെ കൊ ചാങ്ങിന്റെ ആകർഷണമാണ് കാടും. ദ്വീപിനുള്ളിലെ കാട് നാഷണൽ പാർക്ക് ആണ്. കൊ ചാങ് നാഷണൽ പാർക്കിന്റെ കവാടത്തിനരികിലുണ്ട് ഒരു വ്യൂ പോയിന്റ്. അവിടെ കടലിന്റെ കാഴ്ച ആസ്വദിച്ച് ഏതാനും സഞ്ചാരികളുണ്ടായിരുന്നു. പക്ഷേ, ടൂറിസ്റ്റ് ഒാഫീസ് അടഞ്ഞുകിടക്കുന്നു. കുത്തനെയുള്ള വഴികളും ഹെയർ പിൻ വളവും നിറഞ്ഞ ഇവിടുത്തെ വഴികളിലൂടെ പോകുമ്പോൾ വളരെ സൂക്ഷിക്കണം. ഈ പ്രദേശത്തെ യാത്ര സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പുകൾ റോഡിൽ പലയിടത്തുമുണ്ട്. ‘ബിവയർ ഒാഫ് എലിഫെന്റ്’ എന്ന മുന്നറിയിപ്പും. പക്ഷേ, ഏത് അപകട മുന്നറിയിപ്പുകളെയും അവഗണിച്ച് ഒരു കാഴ്ചയും നഷ്ടപ്പെടാതെ കാണാൻ പോകാൻ ക്ഷണിക്കുന്ന ഒരു മാന്ത്രികത ഈ റോഡുകൾ പകരുന്നുണ്ട്. കാടിന്റെ വിജനതയിലെല്ലാം റിസോർട്ടുകളുടെ ബോർഡുകൾ മോഹിപ്പിക്കുന്നു. ഹാർഡ്ലി മൂൺ െെഹഡ് എവേ, സിയാം ബേ വേ... പാര െെഡസ് കോട്ടേജ്... കാട്ടിലേക്കു വളഞ്ഞു പോകുന്ന വഴികൾ മാടിവിളിക്കുന്നു. ദ്വീപിന്റെ പടിഞ്ഞാറുവശത്തേക്ക് ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ യാത്ര ചെയ്യുന്നതോടെ വഴി അവസാനിക്കുന്നു. ദ്വീപിനെ ചുറ്റി വലംവച്ചു വരാൻ കഴിയില്ല. കാരണം, റോഡ് ഇവിടെ തീരുകയാണ്. വീണ്ടും മറുവശത്തുകൂടി വരണം. ഖോങ് കോയി ബീച്ചിനു സമീപം വരെയേ റോഡുള്ളൂ. നല്ല റോഡ് കഴിഞ്ഞും വീണ്ടും ഇടവഴി പോലുള്ള കാട്ടിലെ കൊച്ചുവഴിയിലൂടെ കുറേ മുന്നോട്ടു പോയി. അെതാരുു റിസോർട്ടിലേക്കുുള്ള വഴിയാണ്. ചിവപുരി റിസോർട്ട്. ഇതിനോടു ചേർന്നു ട്രോപ്പിക്കൽ ബീച്ച് എന്ന വിജനമായ ബീച്ച്. ഇതുവരെ കണ്ടതിലുംവച്ച് ഏറ്റവും ഏകാന്തമായ ബീച്ച് ഇതാണ്. ഒാല മേഞ്ഞ കൊച്ചു ഹട്ടുകൾ കടൽതീരത്ത് വിശ്രമത്തിനായി തീർത്തിട്ടുണ്ട്. ഭൂമിയുടെ അറ്റമാണെന്ന് തോന്നുന്ന സ്ഥലം. ട്രോപ്പിക്കൽ ബീച്ചിന്റെ വിജനതയിൽ നിന്നു മടങ്ങി. മടക്കയാത്രയിൽ വീണ്ടും െെവറ്റ് സാൻഡ് ബീച്ചിനടുത്തുള്ള തെരുവിലൂടെ കടന്നുപോകുമ്പോൾ ഒരു ബോർഡ് കണ്ടു. ടേസ്റ്റ് ഒാഫ് ഇന്ത്യ എന്നു പേരുള്ള ഒരു ഭക്ഷണശാല. കൗതുകം കൊണ്ട് അവിടെ കയറിയപ്പോൾ അറിഞ്ഞതു കൊ ചാങ്ങിൽ താമസക്കാരായ ഏക ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ്. ഷാരുവും ഭർത്താവ് സോരാജും മകനും ചേർന്നാണ് ഈ കട നടത്തുന്നത്. ‘‘എന്റെ ഗ്രാൻഡ് പേരന്റ്സ് ഇന്ത്യയിലെ പഞ്ചാബിൽ നിന്നായിരുന്നു. ഭർത്താവും പഞ്ചാബുകാരൻ. ഇന്ത്യാ വിഭജനകാലത്തു കുടുംബം തായ് ലാന്റിലേക്കു കുടിയേറിയതായിരുന്നു... പിന്നീട് ഞങ്ങൾ കൊ ചാങ്ങിലെത്തി. ഇന്ത്യൻ ഫുഡ് ആണ് ഇവിടെ സെർവ് ചെയ്യുന്നത്.’’ ഷാരൂ സ്നേഹപൂർവം ചിരിച്ചു. അവരുടെ ഭർത്താവ് പഞ്ചാബി ഭാഷയിലാണ് കുശലം ചോദിച്ചത്. അവരോട് യാത്ര പറഞ്ഞിറങ്ങി. രാത്രിയാത്രയിൽ െെവറ്റ് സാൻഡ് ബീച്ചിന്റെ വേറൊരു മുഖമാണു കണ്ടത്. തായ് ലന്റിലെ സോങ്ക്ക്രാൻ ഫെസ്റ്റിവൽ സമയമാണിത്. പുതുവർഷാഘോഷം. ആളുകളെല്ലാം തന്നെ സംഘമായി തുറന്ന വാഹനങ്ങളിൽ നിരത്തിലേക്കിറങ്ങുന്നു. കുട്ടികളും കുടുംബങ്ങളും സൗഹൃദസംഘങ്ങളും... വെള്ളം നിറച്ച വലിയ വീപ്പകളും െഎസ് പാത്രങ്ങളും വെള്ളം ചീറ്റുന്ന വാട്ടർ തോക്കുകളുമൊക്കെയായി... പരസ്പരം വെള്ളം ചീറ്റിച്ചും യാത്രക്കാരെ മുഴുവൻ നനച്ചും പാട്ടുപാടിയും നൃത്തം ചെയ്തും മദ്യം നുകർന്നും ആഘോഷിക്കുന്നു. വഴിയേ പോകുന്ന ഏതു യാത്രക്കാരെയും വെള്ളത്തിൽ കുളിപ്പിച്ചേ വിടൂ. മഴയ്ക്കൊപ്പം സൊങ് ്രകാൻ ആഘോഷക്കാരുടെ വാട്ടർ െെപപ്പുകളിലെ വെള്ളത്തിലും നനഞ്ഞാണ് െെവറ്റ് സാൻഡ് ബീച്ചിലെ രാത്രി നിരത്തിലൂടെ സഞ്ചരിച്ചത്. തെരുവിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഘോഷത്തിന്റെ ആനന്ദത്തിലാണ്. തായ് സ്ത്രീകൾ എത്ര സ്വതന്ത്രരാണെന്ന് ആ കാഴ്ചകൾ പറഞ്ഞുതരുന്നു. വേഷവിധാനത്തിലും നടപ്പിലും എടുപ്പിലുമെല്ലാം. നമ്മുടെ നാട്ടിലെ പോലെ സദാചാര പൊലീസോ, കാമാതുരമായ കണ്ണുകളോടെയുള്ള നോട്ടമോ ഒന്നും എങ്ങുമില്ല... വെള്ളം ചീറ്റുന്നതിനൊപ്പം അവരുടെ െെകയിലെ പാത്രത്തിൽ നിന്നു തായ് മദ്യം ഒരു കവിൾ രുചിക്കാനും അവർ സ്നേഹപൂർവം ആവശ്യപ്പെടുന്നു... ‘‘ഫോർ തായ് ലന്റ്...’’ െഎസ് ക്യൂബുകളിട്ട മദ്യപ്പാത്രം നീട്ടിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ ഊഷ്മളതയോടെ പറഞ്ഞു. ജലം ഇവിടെ സൗഹൃദത്തിന്റെ പ്രതീകമാണ്... അനുഗ്രഹമാണ്... തെരുവോരത്തെ ബാറുകളൊക്കെ പ്രകാശത്തിലും സംഗീതത്തിലും കുളിച്ച് ഉണർന്നിരിക്കുന്നു. സംഗീതവും മഴയും തെരുവിലെ ആഘോഷവും നിറഞ്ഞ ആ രാത്രി ഒരു മായികസ്വപ്നം പോലെ തോന്നി... പിറ്റേന്ന് ദ്വീപിന്റെ കിഴക്കു ഭാഗത്തേക്കുള്ള യാത്രയിൽ കണ്ടതു തീർത്തും വിജനമായ തീരങ്ങളാണ്. ഇവിടെ ടൂറിസ്റ്റുകൾക്ക് ഇറങ്ങി വിശ്രമിക്കാൻ പാകത്തിനുള്ള ബീച്ചുകൾ കുറവാണ്. അതുകൊണ്ടുതന്നെ നിരത്ത് വിജനമാണ്. കൊ ചാങ് ആശുപത്രി ഈ വഴിയിലാണ്. കൊ ചാങ് നാഷണൽ പാർക്കിന്റെ ഒാഫീസും യാത്രയിൽ കാണാം. പൂക്കളും മരങ്ങളും തണൽ വിരിച്ച ഏകാന്തമായ റോഡിലൂടെ കടൽതീരത്തു കൂടിയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നു. ഇവിടെയും ഏതാനും റിസോർട്ടുകളും വില്ലകളും ഒരു കാർ ഫെറിയും ഉണ്ട്. പൊതുവേ മൂകവും ഒഴിഞ്ഞതും ആണ് ദ്വീപിന്റെ കിഴക്കേ തീരം. ഇടയ്ക്കു കണ്ടു മാൻഗ്രോവ് വനങ്ങൾ, അകലെ ചില മീൻപിടുത്ത ഗ്രാമങ്ങൾ... ആ യാത്ര അവസാനിച്ചത് ഒരു ബുദ്ധക്ഷേത്രത്തിലാണ്. അവിടം തീർത്തും വിജനമായിരുന്നു. തണൽ വിരിച്ചു നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങൾ. ഒരു കാൽപെരുമാറ്റം പോലും ശാന്തിയെ ഭഞ്ജിക്കാത്ത ബുദ്ധക്ഷേത്രം... ആകാശത്ത് ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ... എവിടെ നിന്നോ കാറ്റിലൊഴുകി വരുന്ന മാദകമായ പൂക്കളുടെ സുഗന്ധം. ആ മരക്കൂട്ടത്തിൽ ഏതു മരമാണ് ഈ സുഗന്ധം പൊഴിക്കുന്നതെന്നറിയില്ല. സാലക് ഫെറ്റിനടുത്തുള്ള ആ ബുദ്ധക്ഷേത്രത്തിന്റെ പടിക്കെട്ടിൽ വെറുതെയിരുന്നു. യഥാർഥ വിശ്രാന്തി, വിസ്മൃതി, പ്രകൃതിയോടുള്ള അലിഞ്ഞുചേരൽ... എല്ലാത്തിന്റെയും അർഥം ഈ നിമിഷങ്ങൾ പറഞ്ഞുതരുന്നു... അടുത്ത പുലർച്ചയ്ക്ക് ഒരിക്കൽ കൂടി സിയാം ബീച്ചിലെത്തി. ഇതുവരെ കണ്ട ബീച്ചുകളുടെ ഏറ്റവും ശാന്തമായ മുഖം ഇവിടെയാണല്ലോ എന്നോർത്തു. ആ ബീച്ചിൽ വച്ചാണു സ്വിറ്റ്സർലണ്ടുകാരി ഗുഡി എന്ന വനിതയെ കണ്ടത്. ഗുഡിയും മൂന്നു മക്കളും ഒരു മാസമായി കൊ ചാങ്ങിലാണ്. ഭർത്താവിന് ബിസിനസ് തിരക്കായതിനാൽ വരാൻ പറ്റിയില്ല. ‘‘എനിക്ക് തോന്നുന്നു കൊ ചാങ് സ്ത്രീകൾക്കായുള്ള ഒരു ദ്വീപാണെന്ന്. തായ് മസാജിങ്, വിശ്രമം, ശാന്തത എല്ലാം... സ്ത്രീകൾ തേടുന്ന വിശ്രാന്തി ഇവിടെ കിട്ടുന്നു. സ്വർഗം പോലെ തോന്നുന്ന ഈ സ്ഥലത്തു നിന്നു നാളെ ഞങ്ങൾ മടങ്ങുകയാണ്.’’ സിയാം ബീച്ചിലെ ശംഖുകൾ കണ്ടപ്പോൾ അവ പെറുക്കിയെടുക്കാൻ കൗതുകംതോന്നി. ഗുഡിയും അവരുടെ മകനും ശംഖുകൾ പെറുക്കുകയായിരുന്നു. ചിലതിലൊക്കെ ജീവികളുണ്ടായിരുന്നു. അവയെ കടലിലേക്കു സ്നേഹത്തോടെ തിരികെ വിടുന്നതിനിടെ ഗുഡി പറഞ്ഞു: ‘‘ഞങ്ങളുടെ രാജ്യത്ത് ഇങ്ങനെ കടൽതീരത്തുനിന്നു ശംഖു പെറുക്കിയെടുത്ത് കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. കടലിൽ നിന്നെടുത്തവ കടലിനുതന്നെ തിരികെ കൊടുക്കണം. പക്ഷേ, ഇവിടെ അങ്ങനെയില്ലല്ലോ. എനിക്കിഷ്ടമാണിങ്ങനെ ശംഖുകൾ പെറുക്കാനും സൂക്ഷിച്ചുവയ്ക്കാനും. അല്ലെങ്കിലും സ്ത്രീകളെല്ലായ്പോഴും ഇഷ്ടപ്പെടുന്നുണ്ട് ഒാേരാ കുഞ്ഞുകുഞ്ഞു വസ്തുക്കളെ സ്വന്തമായി ശേഖരിച്ചുവയ്ക്കാൻ അല്ലേ?’’ ഗുഡിയോടും ശാന്തമായ സിയാം ബീച്ചിനോടും യാത്ര പറഞ്ഞു വേഗം തന്നെ ഫെറിയിലെത്തി. ആദ്യത്തെ േബാട്ടിനു തന്നെ മടങ്ങണം. ബോട്ടിനു പിന്നിൽ കൊ ചാങ്ങും അതിന്റെ രഹസ്യങ്ങളെ മറച്ച മലകളും കാടുകളും ഒരു വിദൂരദൃശ്യമായി കഴിഞ്ഞപ്പോൾ ബാഗിൽ നിന്നു വെറുതെ ആ ശംഖുകളെടുത്ത് ഒരിക്കൽ കൂടി വാസനിച്ചുനോക്കി. അവയിൽ ഒരോർമ പോലെ തങ്ങി നിൽപുണ്ട്, കൊ ചാങ്ങിലെ കടലിന്റെയും മണൽത്തരികളുടെയും ഗന്ധം... Tags: Manorama Traveller LATEST ARTICLES ബീയറിന്റെ മാസ്മരിക സുഗന്ധം ഉള്ളിൽ നിറയ്ക്കുന്ന വിശ്വനഗരം രഹസ്യമുറങ്ങുന്ന കൊട്ടാരം, ശവകുടീരങ്ങൾ... 10 നൂറ്റാണ്ടു മുൻപ് ഇവിടെ താമസിച്ചവർ ആരായിരുന്നു കാഴ്ചകളുടേയും അനുഭവങ്ങളുടേയും കടലായി വെർജീനിയ രാത്രിയെ പകലാക്കുന്ന സുന്ദരി, കടൽ നീലിമയിൽ ചിറകെട്ടി മനുഷ്യൻ നിർമിച്ച അദ്ഭുത ദ്വീപ് അറേബ്യൻ വിസ്മയം അനുഭവിക്കാൻ 5 സൗദി ഡെസ്‌റ്റിനേഷനുകൾ RELATED STORIES ഷേക്ക് ഹാൻ‍ഡ് വിത്ത് ഒറാങ്, ബോർണിയോ വനത്തിലെ അപൂർവ അനുഭവം ഗലപഗോസ് ദ്വീപിൽ തുടങ്ങി ട്രാൻസ് ഇറാനിയൻ റെയിൽവേയിൽ എത്തി നിൽക്കുന്ന അഞ്ച് ദശകങ്ങൾ, അൻപതിന്റെ നിറവിൽ യുനെസ്കോ ലോകപൈതൃകം .കൂകിപ്പായും തീവണ്ടി, വെള്ളച്ചാട്ടം കണ്ടാൽ നിൽക്കും തീവണ്ടി...ഇൻഡോറിലെ പാതാൾപാനി ഹെറിറ്റേജ് ട്രെയിൻ മുൻപിലെത്തിയവർ ഓടി രക്ഷപെടുന്നു, ;ചായക്കടയിൽ ചോദിക്കാതെ തന്നെ ഭക്ഷണം നീട്ടുന്നു, പണം കൊടുക്കുമ്പോൾ വാങ്ങുന്നുമില്ല... ഇന്ത്യ ഭൂട്ടാൻ അതിർത്തി ഗ്രാമച്ചന്തയിലെ വിചിത്ര അനുഭവം
തുറന്ന് വരുന്ന ജാലകത്തിലെ symmetry എന്ന ഭാഗത്ത് PM Reflection എന്നും Rows and Columns എന്ന ഭാത്ത് 1 X 2 എന്നും തിരഞ്ഞെടുത്ത് Create ബട്ടണ്‍ ക്ലിക്ക് ചെയ്ത് ജാലകം ക്ലോസ് ചെയ്യുക. Edit Path By Nodes എന്ന ടൂള്‍ തിരഞ്ഞെടുത്ത് ആദ്യം വരച്ച വരയില്‍ ക്ലിക്ക് ചെയ്ത് അല്‍പം ഡ്രാഗ് ചെയ്ത് ഇതളിന്റെ രൂപത്തിലാക്കുക Selection ടൂള്‍ ഉപയോഗിച്ച് ഇതളിനെ സിലക്ട് ചെയ്ത് Edit മെനുവിലെ clone ല്‍ നിന്നും നും Unlink Clone സെലക്ട് ചെയ്യുക ഇതള്‍ മുഴുവനായും Select ചെയ്തതിനുശേഷം Path Menu വിലെ Union ക്ലിക്ക് ചെയ്യുക Selection tool ഉപയോഗിച്ച് ഇതള്‍ Select ചെയ്തതിനുശേഷം കളര്‍ പെല്ലറ്റില്‍ നിന്നും അനുയോജ്യമായ കളര്‍ തിരഞ്ഞടുത്തിനുശേഷം വീണ്ടും ഒന്ന്കൂടി ഇതളില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഇതള്‍ Rotate ചെയ്യാന്‍ തയ്യാറായികഴിഞ്ഞു. ഇതളിന്റെ മധ്യത്തില്‍ കാണുന്ന + ചിഹ്നം Rotate ചെയ്യുന്ന ആക്സിസ് ആണ് . ഇത് ഡ്രാഗ് ചെയ്ത് ഇതളിന്റെ താഴെ ഭാഗത്ത് ആയി ക്രമീകരിക്കുക. ഇതളില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate എടുക്കുക.മൂലയില്‍ ക്ലിക്ക് ചെയ്ത്അല്‍പം താഴേക്ക് ഡ്രാഗ് ചെയ്യുക വീണ്ടും Duplicate എടുക്കുക അല്‍പം താഴേക്ക് ഡ്രാഗ് ചെയ്യുക ഇങ്ങനെ ഇതളുകള്‍ ചേര്‍ത്ത് വച്ച് പൂവ് പൂര്‍ത്തിയാക്കുക. ഇതളുകളുടെ വരകള്‍ തെളിച്ചും വേറെ നിറത്തിലും നല്‍കണമെങ്കില്‍ ആദ്യം Selection Tool എടുത്ത് എല്ലാ ഇതളുകളും Select ചെയ്യുക. Object Menu വിലെ Fill and Stroke തിരഞ്ഞെടുക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ Stroke Paint എന്ന സ്ഥലത്തില്‍ നിന്നും കളറും Stroke Style ലെ width എന്ന ഭാഗത്ത് മാറ്റങ്ങള്‍ വരുത്തി വരയുടെ Thickness ഉം മാറ്റാം. പൂവിന്റെ മധ്യഭാഗം കൂടുതല്‍ ഭംഗിയാക്കണമെങ്കില്‍ അവിടെ കൂടുതല്‍ ഇതളുകളുള്ള ഒരു Star വച്ചാല്‍ മതിയാകും ഇതിനായി Create Stars and Polygon എന്ന ടൂള്‍ Select ചെയ്ത് മുകളില്‍ Corner എന്ന ഭാത്ത് മൂലകളുടെ എണ്ണം അന്‍പതോ അറുപതോ ആക്കുക. Fill and Stroke ഉപയോഗിച്ച് കൂടുതല്‍ ഭംഗിയാക്കിയതിനുശേഷം അനുയോജ്യമായ വലിപ്പത്തില്‍ പൂവിന്റ നടുക്കായി ക്രമീകരിക്കുക Selection Tool ഉപയോഗിച്ച് പൂവ് മുഴുവനായും Select ചെയ്തതിനു ശേഷം Object Menu വിലെ Group ക്ലിക്ക് ചെയ്യുക പോസ്റ്റ് ചെയ്തത് chitrasala ല്‍ 5:15 AM 4 അഭിപ്രായങ്ങൾ: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക ഗേറ്റ് നിര്‍മ്മാണം ഗേറ്റ് നിര്‍മ്മാണം INKSCAPE തുറന്ന് Create Circle tool എടുത്ത് സ്ക്രീനില്‍ ഒരു വൃത്തം വരയ്ക്കുക Edit Path by nodes എന്ന ടൂള്‍ ഉപയോഗിച്ച് വൃത്തത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നോടുകളില്‍ വൃത്താകൃതിയില്‍ ഉള്ളതിനെ തിരഞ്ഞെടുത്ത് ഡ്രാഗ് ചെയ്താല്‍ വുത്തം അര്‍ദ്ധവൃത്തമായി മാറും. സെലക്ഷന്‍ ടൂള്‍ ഉപയോഗിച്ച് അര്‍ദ്ധവൃത്തത്തെ സെലക്ട് ചെയ്യുക റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡൂപ്ലിക്കേറ്റ് തിരഞ്ഞെടുക്കുക അടുത്തതായി ഡൂപ്ലിക്കേറ്റിന്റെ വലിപ്പം കുറക്കണം .ഇതിനായി സെലക്ട് ചെയ്തതിനുശേഷം ctrl ഉം Shift കി യും ഒരുമിച്ച് അമര്‍ത്തികൊണ്ട് ഏതെങ്കിലും ഒരുമൂലയില്‍ നിന്ന് അകത്തേക്ക് ഡ്രാഗ് ചെയ്താല്‍ എല്ലാ വശത്ത് നിന്നും വലിപ്പം ഒരേ പോലെ കുറയുംഇപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഒരു തവണ കൂടി ആവര്‍ത്തിച്ച് രണ്ടാമത്തെ അര്‍ദ്ധവൃത്തത്തേക്കാള്‍ ചെറുതായ ഒരു ഡൂപ്ലിക്കേറ്റ് കൂടി ഉണ്ടാക്കുക . പുതിയ അര്‍ദ്ധവൃത്തങ്ങള്‍ക്ക് കളര്‍ പെല്ലറ്റില്‍ ക്ലിക്ക് ചെയ്ത് വ്യത്യസ്ഥ നിറങ്ങള്‍ കൊടുക്കുക ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് സ്കൂളിന്റെ പേര് ടൈപ്പ് ചെയ്യുക. ആവശ്യത്തിന് വലിപ്പവും നിറവും നല്‍കുക. ഷിഫ്റ്റ് കി ഉപയോഗിച്ച് സ്കൂളിന്റെ പേരും രണ്ടാമത്തെ അര്‍ദ്ധവൃത്തവും ഒരുമിച്ച് സെലക്ട് ചെയ്തതിനുശേഷം ടെക്സ്റ്റ് മെനുവിലെ പുട്ട് ഓണ്‍ പാത്ത് തിരഞ്ഞെടുക്കുക ടെക്സ്റ്റ് ടൂള്‍ തിരഞ്ഞെടുത്ത് പേരിന്റെ ആദ്യം ക്ലിക്ക് ചെയ്തതിനു ശേഷം സ്പെയ്സ് കി ഉപയോഗിച്ച് സ്ഥാനം കമാനത്തിന്റ മധ്യഭാഗത്തായി കൃമീകരിക്കുക. അടുത്തതായി രണ്ടാമത്തെ അര്‍ദ്ധവൃത്തത്തിന്റെ ഫില്‍ കളറും സ്ട്രോക്കും ഒഴിവാക്കണം. ഇതിനായി രണ്ടാമത്തെ അര്‍ദ്ധവൃത്തത്തം തിരഞ്ഞെടുത്തതിനു ശേഷം ഒബ്ജക്ട് മെനുവിലെ ഫില്‍ ആന്‍ഡ് സ്ട്രോക്ക് എന്ന ഓപ്ഷനിലെ ഫില്‍ എന്ന ഭാഗത്തും സ്ട്രോക്ക് പെയിന്റ് എന്നഭാഗത്തും No Paint എന്നത് തിരഞ്ഞെടുക്കുക. ഇപ്പോള്‍ രണ്ടാമത്തെ അര്‍ദ്ധവൃത്തം സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമാകും. അടുത്തതായി ഒന്നാമത്തെ അര്‍ദ്ധവൃത്തവും മൂന്നാമത്തെ അര്‍ദ്ധവൃത്തവും ഒരുമിച്ച് സെലക്ട് ചെയ്തതിനു ശേഷം പാത്ത് മെനുവിലെ ഡിഫ്രന്‍സില്‍ ക്ലിക്ക് ചെയ്യുക പോസ്റ്റ് ചെയ്തത് chitrasala ല്‍ 4:55 AM 1 അഭിപ്രായം: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക വൃത്തസ്തംഭനിര്‍മ്മാണം വൃത്തസ്തംഭം Inkscape തുറന്ന് ടൂള്‍ ബോക്സില്‍ നിന്ന് ചതുരം വരക്കുന്നതിനുള്ള ടൂള്‍ തിരഞ്ഞെടുക്കുക വൃത്തം വരക്കുന്നതിനുള്ള ടൂള്‍ തിരഞ്ഞെടുത്ത് ചതുരത്തിന്റെ ഒരു വശത്ത് ചതുരത്തിന്റെ വീതി വ്യാസമാകതക്ക വിധത്തില്‍ ഒരു വൃത്തം വരയ്ക്കുക വൃത്തത്തില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Duplicate ക്ലിക്ക് ചെയ്യുക. ആരോ കീ ഉപയോഗിച്ച് ചതുരത്തിന്റെ മറുവശത്തേക്ക് ഒരു വൃത്തം മാറ്റുക. ഒരു വൃത്തവും ചതുരവും Shift കി അമര്‍ത്തിപ്പിട‌ച്ച് ക്ലിക്ക് ചെയ്ത് ഒരുമിച്ച് സെലക്ട് ചെയ്യുക Path മെനുവിലെ Union തിരഞ്ഞെടുക്കുക താഴെയുള്ള Gradient ടൂളില്‍ ക്ലിക്ക് ചെയ്തതിനുശേഷം മുകളില്‍ ഉള്ള റേഡിയല്‍ ഗ്രേഡിയന്റ് ടൂള്‍ തിരഞ്ഞെടുത്ത് ചതുരവും വൃത്തവും കൂടിച്ചേര്‍ന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക മുകളിലുള്ള നോഡ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് അതിന്റ നീളം കുറയ്ക്കുക. വലത്തേക്കുള്ള നോഡ് നന്നായി നീട്ടി വയ്ക്കുക. മദ്ധ്യത്തിലുളള നോഡില്‍ ക്ലിക്ക് ചെയ്തതിനുശേഷം കളര്‍ പെല്ലറ്റില്‍ നിന്ന് വെള്ള തിരഞ്ഞെടുക്കുക . മുകളിലേക്കുള്ള നോഡ് തിരഞ്ഞെടുത്ത് കടുത്ത നിറത്തില്‍ ക്ലിക്ക് ചെയ്യുക. പോസ്റ്റ് ചെയ്തത് chitrasala ല്‍ 4:41 AM 1 അഭിപ്രായം: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 2012, ഏപ്രിൽ 25, ബുധനാഴ്‌ച ഗോളം നിര്‍മ്മാണം ചിത്രങ്ങള്‍ക്ക് ത്രിമാന രൂപം നല്‍കാന്‍ Inkscape inkscape tools ല്‍ നിന്ന് ക്രിയേറ്റ് സര്‍ക്കിള്‍സ് ടൂള്‍ തിരഞ്ഞെടുക്കുക. സര്‍ക്കിള്‍ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ അത് പൂര്‍ണ്ണവൃത്തമാകണമെന്നില്ല. അങ്ങനെ വന്നാല്‍ swich to segment എന്ന ഈ ടൂളുകളിലെ പൂര്‍ണ്ണ വൃത്തമായിട്ടുള്ള മൂന്നാമത്തെ ടൂള്‍ തിരഞ്ഞെടുത്താല്‍ മതി. അടുത്തതായി ടൂള്‍സുകള്‍ക്ക് താഴെയുള്ള ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്നടൂള്‍സില്‍ നിന്നും gradient തിരഞ്ഞെടുക്കുക . മുകള്‍ ഭാഗത്ത് create radial gradient എന്ന ഭാഗത്ത് തന്നെയാണ് സിലക്ഷന്‍ എന്ന് ഉറപ്പുവരുത്തുക. അടുത്തതായി സര്‍ക്കിളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന റേഡിയല്‍ ഗ്രേഡിയന്റ് ടൂളിന്റെ നടുഭാഗത്തുള്ള ചതുരത്തില്‍ ക്ലിക്ക് ചെയ്ത് വെളുപ്പ് അല്ലെങ്കില്‍ ആഷ് കളര്‍ തിരഞ്ഞെടുക്കുക മുകള്‍ ഭാഗത്ത് ഉള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്തതിനുശേഷം ഏതെങ്കിലും കടുത്ത നിറം ക്ലിക്ക് സെലക്ട് ചെയ്യുക ടൂളിന്റെ മദ്ധ്യഭാഗത്ത് ഉള്ള ചതുരത്തെ ഡ്രാഗ് ചെയ്ത് ഒരു വശത്തേക്ക് ആക്കുക ഇപ്പോള്‍ വൃത്തം ഒരു ഗോളമായിട്ടുണ്ടാകും പോസ്റ്റ് ചെയ്തത് chitrasala ല്‍ 5:32 AM 1 അഭിപ്രായം: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. ഒരു നിശ്ചിത താപനില കൈവരിച്ച്, പ്രസ്തുത ഊഷ്മാവിൽ ഏറ്റക്കുറച്ചിലില്ലാതെ വർത്തിക്കുവാനും താപനിലയിൽ ബാഹ്യ ഇടപെടലിലൂടെ ക്രമീകരണം ആവശ്യം വരുന്ന സന്ദർഭങ്ങളെ സ്വയം സൂചിപ്പിക്കുവാനും പ്രാപ്തമായ സഹായക ഉപകരണമാണ് തെർമോസ്റ്റാറ്റ്.സഹസംവിധാനങ്ങളിലെ താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ തെർമോസ്റ്റാറ്റിലെ സംവേദകം സ്വയം സൃഷ്ടിക്കുന്ന വിദ്യുത് മർദ സിഗ്നലിലൂടെ പൊതു സംവിധാനത്തിൽ ശീതന-താപന ക്രമീകരണം നടത്തുന്നു. വിവിധ കാലാവസ്ഥകളിൽ കൃത്യമായി സമയം കാണിക്കാനായി 1726-ൽ ഇംഗ്ലണ്ടിൽ നിർമ്മിക്കപ്പെട്ട 'ഗ്രിഡ്-അയൺ' പെൻഡുലത്തെ തെർമോസ്റ്റാറ്റിന്റെ ആദ്യമാതൃകയായി കരുതാം. അന്ന് തെർമോസ്റ്റാറ്റ് എന്ന പേര് നിലവിലില്ലായിരുന്നു; പകരം ഇവ 'ദ്വിലോഹ താപനിലാ പ്രതികരണ ഉപകരണം' എന്ന് അറിയപ്പെട്ടിരുന്നു. സ്കോട്ട്ലൻഡുകാരനായ ആൻഡ്രൂ എർ ആണ് 'തെർമോസ്റ്റാറ്റ്' എന്ന പേര് നല്കിയത്. ഉരുക്കും നാകവും കൊണ്ട് തയ്യാറാക്കിയ ഒരു തെർമോസ്റ്റാറ്റിന് ഇദ്ദേഹം പേറ്റന്റും കരസ്ഥമാക്കി. പൊതുവേ, വ്യത്യസ്ത വികാസ നിരക്കുള്ള ലോഹങ്ങളോ ബാഷ്പശീല ദ്രാവകമോ ഉപയോഗിച്ചാണ് തെർമോസ്റ്റാറ്റുകൾ നിർമ്മിക്കുന്നത്. ഉരുക്കുപോലെ വികാസനിരക്ക് കുറഞ്ഞ ലോഹദണ്ഡിനെ നിക്കൽ പോലെ വികാസ നിരക്ക് കൂടിയ ലോഹത്തിന്റെ കുഴലിനകത്ത് ഒരറ്റം വിളക്കിച്ചേർത്ത് ഉറപ്പിച്ചാൽ താപനിലയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കുഴലിന്റെ നീളം കൂടുകയോ കുറയുകയോ ചെയ്യും കാറിന്റെ എൻജിനുകളിൽ ഉപയോഗിക്കപെടുന്ന തെർമൊസ്റ്റാറ്റ് ദ്വിലോഹ ഇനത്തിൽ വ്യത്യസ്ത വികാസ നിരക്കുള്ള രണ്ട് ലോഹ ദണ്ഡുകളെ റിവറ്റ് ചെയ്ത് ഉറപ്പിക്കുന്നു. താപനില വർധിക്കുന്നതിനനുസരിച്ച് വികാസ നിരക്ക് കൂടിയ ലോഹദണ്ഡ് പുറവശത്തു വരുന്ന രീതിയിൽ ദ്വിലോഹ ദണ്ഡ് വളയുകയും താപനിലാ നിയന്ത്രണ പരിപഥത്തെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഉരുക്കുപോലെ വികാസനിരക്ക് കുറഞ്ഞ ലോഹദണ്ഡിനെ നിക്കൽ പോലെ വികാസ നിരക്ക് കൂടിയ ലോഹത്തിന്റെ കുഴലിനകത്ത് ഒരറ്റം വിളക്കിച്ചേർത്ത് ഉറപ്പിച്ചാൽ താപനിലയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കുഴലിന്റെ നീളം കൂടുകയോ കുറയുകയോ ചെയ്യും. ഇത്തരത്തിൽ കുഴലിൽനിന്നു പുറത്തേക്ക് അനാവൃതമാക്കപ്പെടുന്ന ദണ്ഡ്, നിയന്ത്രണ പരിപഥത്തെ പ്രവർത്തിപ്പിക്കുന്നു. ബാഷ്പശീല ദ്രാവകത്തെ പ്രത്യേക ഉറയ്ക്കകത്തു നിറച്ചാണ് ദ്രാവക തെർമോസ്റ്റാറ്റ് നിർമ്മിക്കുന്നത്. ദ്രാവകത്തിന്റെ താപനില യിലെ ഏറ്റക്കുറച്ചിലനുസരിച്ച് ഉറയിലെ മർദത്തിനു വ്യതിയാനം ഉണ്ടാകുന്നു. ന്യൂമാറ്റിക് തെർമോസ്റ്റാറ്റുകളാണ് മറ്റൊരിനം. ചെറിയ ചെമ്പു കുഴലുകളിൽ വായു നിറച്ച് അതു സൃഷ്ടിക്കുന്ന മർദ സിഗ്നലുകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്നവയാണ് ഇവ. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെർമൊസ്റ്റാറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. "https://ml.wikipedia.org/w/index.php?title=തെർമോസ്റ്റാറ്റ്&oldid=3405912" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
Breaking News: മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ് ◆ ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി ◆ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കും: യോഗി ആദിത്യനാഥ് ◆ ശശി തരൂരിനോടുള്ളത് ഇഷ്ടവും ബഹുമാനവും; അദ്ദേഹത്തിന്റെ അറിവിനോട് അസൂയ: വിഡി സതീശൻ ◆ ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി ◆ കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി ◆ പോളണ്ടിനെതിരായ അടുത്ത മത്സരം മറ്റൊരു ഫൈനൽ: ലയണല്‍ മെസി ◆ തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന് ◆ റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളി; അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് അനുകൂലികളും യാത്രക്കാരും തമ്മിൽ സംഘർഷം ◆ ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ ◆ Kerala Latest News test category നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി News Desk 28 October 2022 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി പറഞ്ഞു.സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസാണ് ഹര്‍ജി വിധി പറഞ്ഞത്. ശരത്തിനും ദിലീപിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് പറഞ്ഞു.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഒന്നും പുതുതായി കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം.തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളുകയും വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രതികള്‍ പറഞ്ഞിരുന്നു. ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയതിനാല്‍ പുതിയ ഒരു കുറ്റവും കൂടി ഇദ്ദേഹത്തിന് മേല്‍ ചുമത്തി.നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തില്‍ ചുമത്തിയിട്ടുള്ളത്. മുംബൈയിലെ ലാബില്‍ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദൃശ്യങ്ങള്‍ ഐപാഡില്‍ ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാന്‍ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ മൊഴി കൊടുത്തു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » വിശേഷം » നിരീക്ഷണം » രാഷ്ട്രീയവൃത്തം പൂര്‍ത്തിയാക്കുന്ന ഉള്ളി രാഷ്ട്രീയവൃത്തം പൂര്‍ത്തിയാക്കുന്ന ഉള്ളി എസ്. സുരേഷ് Tuesday, September 3, 2013 - 2:14pm ജീവിതത്തില്‍ പലപ്പോഴും നമുക്ക് അനുഭവപ്പെടുന്ന ചാക്രികത, രാഷ്ട്രീയത്തിലാകുമ്പോള്‍ ഇരട്ടിവേഗത്തില്‍ സംഭവിക്കാറുണ്ട്. ഇത് നന്നായി അറിയുന്ന ഒരാളാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. മാനം മുട്ടെ ഉയരുന്ന ഉള്ളിവിലയാണ് ഇപ്പോള്‍ ദീക്ഷിത്തിന്റെ മുന്നില്‍ ഒരു രാഷ്ട്രീയചക്രം പൂര്‍ത്തിയാക്കുന്നത്. വര്‍ഷം 1998. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു. കേന്ദ്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കിലോക്ക് 60-നും 70-നും ഇടയില്‍ എത്തിയ ഉള്ളിയുടെ വില നിയന്ത്രിക്കാനാകാതെ കുഴയുന്നു. അന്ന്‍ ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് ഉള്ളിയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുന്നതില്‍ ഒട്ടും അമാന്തം കാണിച്ചില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉള്ളി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡല്‍ഹിയില്‍ ഈ വിഷയം പോളിംഗ് ബൂത്തുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കും എന്ന കാര്യം നിശ്ചിതമായിരുന്നു. “കഴിഞ്ഞ മാസം ഉള്ളിവില മൂന്നിരട്ടിയായി. വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ എല്ലാ പച്ചക്കറികളുടെയും വില കുത്തനെ ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഇത് ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങളുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമായിരിക്കും.” ദീക്ഷിത് അന്ന്‍ പറഞ്ഞു. ഉള്ളിയും ഉരുളക്കിഴങ്ങും പോലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിക്കുന്ന ഒരു സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നായിരുന്നു ദീക്ഷിത്തിന്റെ വാദം. ഉള്ളിയുടെയും മറ്റ് പച്ചക്കറികളുടെയും വിലയെച്ചൊല്ലി നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായി അന്നതിനെ ദീക്ഷിത് വിശേഷിപ്പിച്ചു. തുടര്‍ന്ന് ഉള്ളിവില ഉയര്‍ത്തിയ രാഷ്ട്രീയ ചുഴിയില്‍ ബിജെ.പി നിലംപതിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തി. ഉള്ളിയുടെ വില വീണ്ടും നിയന്ത്രണം വിടുമ്പോള്‍ 15 വര്‍ഷം പഴക്കമായ ആ പരാജയത്തിന് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമാണ് ബി.ജെ.പി കാണുന്നത്. കിലോക്ക് 30-40 രൂപാ വിലയ്ക്ക്, ചില ഭാഗങ്ങളില്‍ 25 രൂപയ്ക്ക് വരെ, ബി.ജെ.പി ഇപ്പോള്‍ നേരിട്ട് ഉള്ളി വില്‍ക്കുകയാണ്. നവംബറില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിക്കാനിറങ്ങിയ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യും അവസരം നഷ്ടപ്പെടുത്താന്‍ തയ്യാറല്ല. ദല്‍ഹി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഹാരൂണ്‍ യൂസഫിന്റെ മണ്ഡലമായ ബല്ലിമാരനില്‍ 40 രൂപാ നിരക്കില്‍ ഉള്ളിവിതരണം നടത്തുകയാണ് അവര്‍. ഡല്‍ഹി സര്‍ക്കാറിന്റെ 150 സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ 50 രൂപാ നിരക്കിലും ഉള്ളി വില്‍ക്കുന്നുണ്ട്. ഉള്ളിവില നിയന്ത്രിക്കാനാകാത്ത സര്‍ക്കാറിന്റെ പരാജയത്തിലുള്ള പ്രതിഷേധപ്രകടനമാണ് തങ്ങള്‍ നടത്തുന്നതെന്ന് ബി.ജെ.പിയുടെ ഡല്‍ഹി മേധാവി വിജയ്‌ ഗോയല്‍ ടൌണ്‍ ഹാളില്‍ ഉള്ളിവില്‍പ്പന നടത്തിക്കൊണ്ട് പറഞ്ഞു. മൊത്തവ്യാപാര വിപണിയില്‍ 35-40 രൂപക്ക് ഉള്ളി ലഭിക്കുമ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ ഉള്ളിക്ക് 50 രൂപ ഈടാക്കുന്നതിനെയും ഗൂയാല്‍ ചോദ്യം ചെയ്തു. തങ്ങള്‍ക്ക് 40 രൂപക്ക് ഉള്ളി വില്‍ക്കാമെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനും അത് ചെയ്യാമെന്ന് ഗോയല്‍ അവകാശപ്പെടുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കാലേകൂട്ടി ലഭിക്കുന്ന സര്‍ക്കാറിന് ഉള്ളിയുടെ ഉല്‍പ്പാദനവും കയറ്റുമതിയും അതിനനുസരിച്ച് നിയന്ത്രിക്കാനാകുമെന്നാണ് ഗോയല്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ജനങ്ങളോട് സംവേദനമില്ലാത്ത സര്‍ക്കാര്‍ ആണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കുറഞ്ഞ വിലക്ക് ഉള്ളി വിതരണം ചെയ്യാമെങ്കിലും ഇടനിലക്കാര്‍ക്ക് ലാഭം നേടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാരെന്ന് എ.എ.പി നേതാക്കള്‍ ആരോപിക്കുന്നു. ഉള്ളിയുടെ ഉല്‍പ്പാദനവും വിതരണവും സംബന്ധിച്ച് നബാര്‍ഡ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഒരു കിലോ ഉള്ളിക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്ന ലാഭം 3.60 രൂപ മാത്രമാണെന്നാണ്. അന്യായമായ രീതികളും പൂഴ്ത്തിവെപ്പും ഇല്ലാതാക്കിയാല്‍ കിലോഗ്രാമിന് 14 രൂപക്ക് ഉള്ളി വില്‍ക്കാന്‍ സാധിക്കും. നിലവില്‍ കിലോഗ്രാമിന് എട്ടു രൂപക്ക് ഉള്ളി വില്‍ക്കുന്ന കര്‍ഷകര്‍ ഉല്‍പ്പാദനത്തിനും വിതരണത്തിനും മറ്റും വരുന്ന ചിലവുകള്‍ കഴിച്ച് 3.5 രൂപ ലാഭമുണ്ടാക്കുന്നു. എന്നാല്‍, അത് വിപണിയിലെത്തുമ്പോള്‍ ഉപഭോക്താവ് നല്‍കേണ്ടത് കിലോഗ്രാമിന് 70 രൂപ! അതായത് 62 രൂപയുടെ ലാഭമാണ് ഒരു കിലോയില്‍ ഇടനിലക്കാര്‍ ഉണ്ടാക്കുന്നത്. ഉള്ളിയുടെ ലേലത്തിലും സംഭരണത്തിലും നടക്കുന്ന അന്യായമായ രീതികളും വിലനിര്‍ണ്ണയത്തെ അവിഹിതമായി സ്വാധീനിക്കുന്നതെങ്ങനെയെന്നുമെല്ലാം റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. എന്തായാലും ഷീല ദീക്ഷിത്തിനും രാജസ്താന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനും ആകുലപ്പെടാന്‍ കാരണങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് രണ്ടുപേരും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവശ്യവസ്തുക്കളുടെ വില പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കണ്ടുള്ള നടപടികള്‍ വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയും എ.എ.പിയും ഉള്ളി വില്‍പ്പന സ്റ്റാളുകളെ രാഷ്ട്രീയ അടവെന്ന് തള്ളിക്കളയുകയാണ് ദീക്ഷിത്. “ജനങ്ങളെ സഹായിക്കാന്‍ ഒരു ശ്രമവും നടത്താത്തതുകൊണ്ടാണ് (1998-ല്‍) ബി.ജെ.പി സര്‍ക്കാര്‍ വീണത്. ഉള്ളിവില പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുകളൊന്നും അവര്‍ നടത്തിയില്ല. ... അവര്‍ (ബി.ജെ.പി) കരുതുന്നത് അത് ഞങ്ങള്‍ക്കും സംഭവിക്കുമെന്നാണ്. പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ ചെയ്യുകയാണ്.” ദീക്ഷിത് പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലല്ല, സര്‍ക്കാറിന്റെ കടമ എന്ന നിലയിലാണ് ന്യായമായ വിലക്ക് തങ്ങള്‍ ഉള്ളി വില്‍ക്കുന്നതെന്ന് ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വിഷയം മാത്രമല്ല, ഇപ്പോള്‍ ഒരു ക്രമസമാധാന പ്രശ്നം കൂടിയായി മാറുകയാണ് ഉള്ളി. തെക്കന്‍ ഡല്‍ഹിയിലെ ഓഖല മാര്‍ക്കറ്റില്‍ കുറഞ്ഞ വിലക്ക് ഉള്ളി വിറ്റതിന് ഒരു പച്ചക്കറി കച്ചവടക്കാരന്‍ ആക്രമിക്കപ്പെട്ടു. രാജസ്താനില്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ 40 ടണ്‍ പച്ചക്കറികളുമായി വന്ന ഒരു ട്രക്ക് കവര്‍ച്ചക്കാര്‍ തട്ടിയെടുത്തു. എന്നാല്‍ പോലീസിന് ഉള്ളിയോടെ തന്നെ ഈ ട്രക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഉള്ളി കണ്ണുനീരിന് മാത്രമല്ല, ചിരിയുണര്‍ത്തുന്ന സംഭവങ്ങള്‍ക്കും കാരണമാകുകയാണ്. ജാര്‍ഖണ്ഡിലെ ജംഷെഡ്‌പൂരില്‍ ഒരു ടയര്‍ വില്‍പ്പനക്കാരന്‍ ഉള്ളിവിലയില്‍ പ്രതിഷേധിക്കാന്‍ പുതിയ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഒരു ട്രക്ക് ടയറിന് അഞ്ചു കിലോയും രണ്ടു കാര്‍ റേഡിയല്‍ ടയറിന് രണ്ടു കിലോയും ഉള്ളി സൗജന്യമായി നല്‍കുകയാണ് ഇയാള്‍. തന്റെ കൈയില്‍ രാഖി കെട്ടുന്ന എല്ലാ സ്ത്രീകള്‍ക്കും സമ്മാനമായി രണ്ടു കിലോ ഉള്ളിയാണ് ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് സുനില്‍ യാദവ് നല്‍കിയത്. ഉള്ളിമോതിരം നല്‍കി വിവാഹാഭ്യര്‍ഥന നടത്തിയാല്‍ കാമുകി സന്തോഷവതിയാകുമെന്ന് ഒരു ട്വീറ്റ്. പൂഴ്ത്തിവെപ്പുകാരാണ് ഉള്ളിയുടെ ക്ഷാമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മഴ കുറഞ്ഞതും പൂഴ്ത്തിവെപ്പിനും പുറമേ സര്‍ക്കാറിന്റെ പ്രാപ്തിക്കുറവും വില്‍പ്പനക്കാരുടെ അന്യായ രീതികളും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലുണ്ട്. മാത്രമല്ല, ഉള്ളിയുടെ കൃഷിയിലും ഈ വര്‍ഷം ഗണ്യമായ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ 10.87 ലക്ഷം ഹെക്ടര്‍ വരുന്ന ഉള്ളിപ്പാടങ്ങളില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇതെല്ലാം ചേര്‍ന്ന് ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ജൂണ്‍ 2012 മുതല്‍ 100 ശതമാനം വര്‍ധനയാണ് ഉള്ളിവിലയില്‍ വരുത്തിയിരിക്കുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉള്ളിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയും കര്‍ണ്ണാടകവുമാണ്. ഈ ധനകാര്യ വര്‍ഷത്തില്‍ ഏപ്രില്‍-ജൂലൈ കാലയളവില്‍ 6.39 ലക്ഷം ടണ്‍ ഉള്ളി രാജ്യം കയറ്റുമതി ചെയ്തിട്ടുണ്ട്. തലേവര്‍ഷം ഇതേ കാലയളവില്‍ 6.94 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. 2012-13 വര്‍ഷത്തെ ഉല്‍പ്പാദനം 1.66 കോടി ലക്ഷം ടണ്ണായിരുന്നു. പ്രധാന ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണത്തെ മഴ ബാധിച്ചിരിക്കുന്നതിനാല്‍ വില എന്നുകുറയുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാര്‍ പറയുന്നത്. പുതിയ വിള വിപണിയിലെത്തുന്ന ഒക്ടോബര്‍ വരെ ഉള്ളിവിലയിലുള സമ്മര്‍ദ്ദം തുടരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിക്കമ്പോളമായ നാസിക്കിലെ ലസാല്‍ഗാവില്‍ പുതിയ വിള ഇതിനകം എത്തിയിരിക്കുന്നത് വിലയില്‍ ആശ്വാസം ഉണ്ടായേക്കാമെന്ന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഉള്ളിയുടെ കയറ്റുമതി നിരോധിക്കുക എന്ന കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങാനുള്ള സാധ്യത വിരളമാണ്. പാകിസ്താന്‍, ഇറാന്‍, ചൈന, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ലക്ഷ്യമിട്ട് നാഫെഡ്‌ ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. സെപ്തംബര്‍ ആദ്യം വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്നുള്ള ആദ്യചരക്ക് എത്തുമെന്നാണ് പ്രതീക്ഷ. ചുരുക്കത്തില്‍, ഡല്‍ഹിയിലെ അടുക്കളകളില്‍ വൈകാതെ തന്നെ താങ്ങാവുന്ന നിരക്കില്‍ ഉള്ളിയെത്തും എന്ന പ്രതീക്ഷയാണ് 1998-ല്‍ ബി.ജെ.പി നേരിട്ട ‘ഉള്ളി ദുരന്തം’ ഒഴിവാക്കാന്‍ ഷീല ദീക്ഷിത്തിന് ഇപ്പോള്‍ ആകെയുള്ള കച്ചിത്തുരുമ്പ്.
യൂണിപ്രോയെക്ട പോർട്ടൽ നെറ്റ്‌വർക്കിന്റെതാണ് വാർത്താ ബ്ലോഗ്, കമ്പനിയുടെ ഉടമസ്ഥതയിലുള്ളത് എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 SL, CIF: B85537785, വിലാസത്തോടൊപ്പം: അർബനിസേഷ്യൻ എൽ പാലോമർ, 20, 34192 ഗ്രിജോട്ട - പാലൻസിയ, സ്പെയിൻ സി / മിറാസിയേര 14-1 2º ബി, 28410 മൻസനാരസ് എൽ റിയൽ - മാഡ്രിഡ്, സ്പെയിൻ നിങ്ങൾക്ക് ഇവിടെ ബന്ധപ്പെടാം: തപാൽ വിലാസം പറഞ്ഞു ഇമെയിൽ കോൺടാക്റ്റ് (at) ബ്ലോഗ് (പോയിന്റ്) സഖാവ് ഫോണ് (+34) 902 909 238 ഈ കോൺ‌ടാക്റ്റ് ഫോം വ്യക്തിഗത ഡാറ്റ പരിരക്ഷണം ചികിത്സയുടെ ഉത്തരവാദിത്തം ചുമതലയുള്ള വ്യക്തിയുടെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ: കോൺടാക്റ്റ് ഇമെയിൽ ഉള്ള മിഗുവൽ ഏഞ്ചൽ ഗാറ്റൺ മിഗുവൽ (അറ്റ്) റിയാലിറ്റിബ്ലോഗ് (ഡോട്ട്) കോം നിങ്ങളുടെ ഡാറ്റ പരിരക്ഷണ അവകാശങ്ങൾ നിങ്ങളുടെ അവകാശങ്ങൾ എങ്ങനെ ഉപയോഗിക്കാം: എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്‌എല്ലിന്റെ രജിസ്റ്റർ ചെയ്ത ഓഫീസിലേക്കോ ഈ നിയമ അറിയിപ്പിന്റെ തലക്കെട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്കോ നിങ്ങൾക്ക് ഒരു രേഖാമൂലമുള്ള ആശയവിനിമയം അയയ്ക്കാം, രണ്ട് സാഹചര്യങ്ങളിലും നിങ്ങളുടെ ഐഡിയുടെ ഫോട്ടോകോപ്പി അല്ലെങ്കിൽ സമാനമായ മറ്റ് തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ, ഇനിപ്പറയുന്ന അവകാശങ്ങൾ: വ്യക്തിഗത ഡാറ്റയിലേക്ക് ആക്‌സസ്സ് അഭ്യർത്ഥിക്കാനുള്ള അവകാശം: ഈ കമ്പനി നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ടോയെന്ന് നിങ്ങൾക്ക് എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐ‌എസ്‌എല്ലിനോട് ചോദിക്കാൻ കഴിയും. തിരുത്തൽ അഭ്യർത്ഥിക്കാനുള്ള അവകാശം (അവ തെറ്റാണെങ്കിൽ). നിങ്ങളുടെ ചികിത്സയുടെ പരിധി അഭ്യർത്ഥിക്കാനുള്ള അവകാശം, അത്തരം സന്ദർഭങ്ങളിൽ ക്ലെയിമുകളുടെ വ്യായാമത്തിനോ പ്രതിരോധത്തിനോ വേണ്ടി എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 SL മാത്രമേ സൂക്ഷിക്കുകയുള്ളൂ. ചികിത്സയെ എതിർക്കുന്നതിനുള്ള അവകാശം: എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 നിർബന്ധിത നിയമാനുസൃതമായ കാരണങ്ങളാലോ അല്ലെങ്കിൽ തുടർന്നും ചികിത്സ തുടരേണ്ട ക്ലെയിമുകളുടെ വ്യായാമത്തിനോ പ്രതിരോധത്തിനോ അല്ലാതെ നിങ്ങൾ സൂചിപ്പിക്കുന്ന രീതിയിൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് SL അവസാനിപ്പിക്കും. ഡാറ്റ പോർട്ടബിലിറ്റിയുടെ അവകാശം: നിങ്ങളുടെ ഡാറ്റ മറ്റൊരു സ്ഥാപനം പ്രോസസ്സ് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്എൽഎൽ പുതിയ മാനേജർക്ക് നിങ്ങളുടെ ഡാറ്റ പോർട്ടബിലിറ്റി സുഗമമാക്കും. ഡാറ്റ മായ്ക്കുന്നതിനുള്ള അവകാശം: നിയമപരമായ അനിവാര്യത ഒഴികെ നിങ്ങളുടെ സ്ഥിരീകരണത്തിന് ശേഷം അവ ഇല്ലാതാക്കപ്പെടും. മോഡലുകൾ‌, ഫോമുകൾ‌, നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌: ഡാറ്റാ പരിരക്ഷണത്തിനായുള്ള സ്പാനിഷ് ഏജൻസിയുടെ page ദ്യോഗിക പേജ് സമ്മതം പിൻവലിക്കാനുള്ള സാധ്യത: ഒരു നിർദ്ദിഷ്ട ആവശ്യത്തിനായി നിങ്ങൾ സമ്മതം നൽകിയ സാഹചര്യത്തിൽ, അത് പിൻവലിക്കുന്നതിന് മുമ്പുള്ള സമ്മതത്തെ അടിസ്ഥാനമാക്കി ചികിത്സയുടെ നിയമസാധുതയെ ബാധിക്കാതെ ഏത് സമയത്തും അത് പിൻവലിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിയന്ത്രണ അതോറിറ്റിക്ക് എങ്ങനെ പരാതിപ്പെടാം: എബി ഇൻറർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐഎസ്എൽ നിങ്ങളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ ഒരു പ്രശ്നമുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ ക്ലെയിമുകൾ എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 എസ്‌എല്ലിന്റെ സെക്യൂരിറ്റി മാനേജർക്ക് (മുകളിൽ സൂചിപ്പിച്ചത്) അല്ലെങ്കിൽ ഡാറ്റ പരിരക്ഷണ അതോറിറ്റി അത് യോജിക്കുന്നു ഡാറ്റാ പരിരക്ഷണത്തിനായുള്ള സ്പാനിഷ് ഏജൻസി, സ്പെയിനിന്റെ കാര്യത്തിൽ സൂചിപ്പിച്ചത്. മറക്കാനുള്ള അവകാശവും നിങ്ങളുടെ സ്വകാര്യ ഡാറ്റയിലേക്കുള്ള ആക്സസും വെബ്‌സൈറ്റിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ അവലോകനം ചെയ്യാനോ വീണ്ടെടുക്കാനോ അജ്ഞാതമാക്കാനോ കൂടാതെ / അല്ലെങ്കിൽ ഇല്ലാതാക്കാനോ നിങ്ങൾക്ക് എല്ലായ്പ്പോഴും അവകാശമുണ്ട്. Contacto@actualidadblog.com ലേക്ക് നിങ്ങൾ ഒരു ഇമെയിൽ അയച്ച് അഭ്യർത്ഥിക്കുക. ഡാറ്റ നിലനിർത്തൽ വേർതിരിച്ച ഡാറ്റ: വേർതിരിച്ച ഡാറ്റ ഇല്ലാതാക്കൽ കാലയളവ് ഇല്ലാതെ സൂക്ഷിക്കും. ഫീഡിലേക്കുള്ള വരിക്കാരുടെ ഡാറ്റ ഇ-മെയിൽ വഴി: ഉപയോക്താവ് സബ്‌സ്‌ക്രൈബുചെയ്യുന്ന നിമിഷം മുതൽ അവർ അൺസബ്‌സ്‌ക്രൈബുചെയ്യുന്നതുവരെ. വാർത്താക്കുറിപ്പിലേക്കുള്ള വരിക്കാരുടെ ഡാറ്റ: ഉപയോക്താവ് സബ്‌സ്‌ക്രൈബുചെയ്യുന്ന നിമിഷം മുതൽ അവർ അൺസബ്‌സ്‌ക്രൈബുചെയ്യുന്നതുവരെ. സോഷ്യൽ നെറ്റ്‌വർക്കുകളിലെ പേജുകളിലേക്കും പ്രൊഫൈലുകളിലേക്കും എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 SL അപ്‌ലോഡ് ചെയ്ത ഉപയോക്തൃ ഡാറ്റ: ഉപയോക്താവ് സമ്മതം വാഗ്ദാനം ചെയ്യുന്ന നിമിഷം മുതൽ അവർ അത് പിൻവലിക്കും വരെ. രഹസ്യവും ഡാറ്റ സുരക്ഷയും എബി ഇൻറർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഡാറ്റ ഉപയോഗിക്കുന്നതിന് ഐഎസ്എൽ പ്രതിജ്ഞാബദ്ധമാണ് അവരുടെ രഹസ്യസ്വഭാവത്തെ മാനിക്കുക റോയൽ‌ ഡിക്രി 1720 / ലെ വ്യവസ്ഥകൾ‌ക്കനുസൃതമായി, അവ അവരുടെ ഉദ്ദേശ്യത്തിന് അനുസൃതമായി ഉപയോഗിക്കുന്നതിനും ഒപ്പം അവയെ സൂക്ഷിക്കുന്നതിനുള്ള ബാധ്യത പാലിക്കുന്നതിനും മാറ്റം വരുത്തൽ‌, നഷ്ടം, ചികിത്സ അല്ലെങ്കിൽ‌ അനധികൃത പ്രവേശനം എന്നിവ ഒഴിവാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതും. വ്യക്തിഗത ഡാറ്റ പരിരക്ഷണം സംബന്ധിച്ച് ഡിസംബർ 2007 ലെ ഓർഗാനിക് നിയമം 21/15 വികസിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ അംഗീകരിക്കുന്ന ഡിസംബർ 1999 ലെ 13. ഫോമുകളിലൂടെ നൽകിയിട്ടുള്ള വ്യക്തിഗത ഡാറ്റ ശരിയാണെന്ന് നിങ്ങൾ ഉറപ്പുനൽകുന്നു, അവയിൽ എന്തെങ്കിലും മാറ്റങ്ങൾ ആശയവിനിമയം നടത്താൻ ബാധ്യസ്ഥരാണ്. അതുപോലെ, നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും നിങ്ങളുടെ യഥാർത്ഥ സാഹചര്യവുമായി പൊരുത്തപ്പെടുന്നുവെന്നും അത് കാലികവും കൃത്യവുമാണെന്നും നിങ്ങൾ ഉറപ്പ് നൽകുന്നു. ഇതുകൂടാതെ, നൽകിയിരിക്കുന്ന ഡാറ്റയുടെ കൃത്യതയില്ലായ്മയ്‌ക്കോ വ്യാജതയ്‌ക്കോ മാത്രമല്ല, എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 SL ന് ഈ വെബ്‌സൈറ്റിന്റെ ഉടമയെന്ന നിലയിലോ അല്ലെങ്കിൽ മൂന്നാം കക്ഷികൾ‌ക്കോ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങൾ‌ക്കോ മാത്രം ഉത്തരവാദിത്തമുള്ള നിങ്ങളുടെ ഡാറ്റ എല്ലായ്‌പ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം. പറഞ്ഞതിന്റെ ഉപയോഗം. സുരക്ഷാ ലംഘനങ്ങൾ എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 വൈറസുകൾ‌, ബ്ര ute ട്ട് ഫോഴ്‌സ് ആക്രമണങ്ങൾ‌, കോഡ് കുത്തിവയ്പ്പുകൾ‌ എന്നിവ കണ്ടെത്തുന്നതിന്‌ മതിയായ സുരക്ഷാ നടപടികൾ‌ SL സ്വീകരിക്കുന്നു. എന്നിരുന്നാലും, ഇൻറർ‌നെറ്റിലെ കമ്പ്യൂട്ടർ‌ സിസ്റ്റങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ‌ പൂർണ്ണമായും വിശ്വസനീയമല്ലെന്നും അതിനാൽ‌, എ‌ബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിന്‌ വൈറസുകളുടെ അഭാവം അല്ലെങ്കിൽ‌ കമ്പ്യൂട്ടർ‌ സിസ്റ്റങ്ങളിൽ‌ മാറ്റങ്ങൾ‌ വരുത്തുന്ന മറ്റ് ഘടകങ്ങൾ‌ എന്നിവ ഉറപ്പുനൽകാൻ‌ കഴിയില്ലെന്നും നിങ്ങൾ‌ അറിഞ്ഞിരിക്കണം. (സോഫ്റ്റ്വെയറും ഹാർഡ്‌വെയറും) ഉപയോക്താവിന്റെയോ അവരുടെ ഇലക്ട്രോണിക് പ്രമാണങ്ങളിലോ അതിൽ അടങ്ങിയിരിക്കുന്ന ഫയലുകളിലോ. ഇതൊക്കെയാണെങ്കിലും, ശ്രമിക്കാൻ നിങ്ങളുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പ് നൽകുന്നു, ഓരോ ഉപയോക്തൃ പ്രവർത്തനത്തെയും ഉപയോക്തൃ ഡാറ്റയുടെ സുരക്ഷയിൽ ഉണ്ടാകാവുന്ന ലംഘനങ്ങളെയും കുറിച്ച് റിപ്പോർട്ടുചെയ്യുന്ന ഒരു സജീവ സുരക്ഷാ നിരീക്ഷണ സംവിധാനമാണ് വെബ്‌സൈറ്റിനുള്ളത്. എന്തെങ്കിലും ലംഘനം കണ്ടെത്തിയാൽ, എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐ‌എസ്‌എൽ ഏറ്റെടുക്കുന്നു പരമാവധി 72 മണിക്കൂറിനുള്ളിൽ ഉപയോക്താക്കളെ അറിയിക്കുക. ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾ എന്ത് വിവരമാണ് ശേഖരിക്കുന്നത്, എന്തിനുവേണ്ടിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത് വെബ്‌സൈറ്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോക്തൃ രജിസ്ട്രേഷനുകൾ, വാർത്താക്കുറിപ്പ് സബ്സ്ക്രിപ്ഷൻ കൂടാതെ / അല്ലെങ്കിൽ വാങ്ങൽ ഓർഡറുകൾ എന്നിവയ്ക്കായി കോൺടാക്റ്റ് ഫോമുകൾ, അഭിപ്രായ ഫോമുകൾ, ഫോമുകൾ എന്നിവയെ പരാമർശിക്കുന്നു. സൂചിപ്പിച്ച ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് ഈ വെബ്‌സൈറ്റിന് എല്ലായ്പ്പോഴും മുൻകൂർ അനുമതി ആവശ്യമാണ്. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ മുൻകൂർ സമ്മതം റദ്ദാക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഡാറ്റ പ്രോസസ്സിംഗ് പ്രവർത്തനങ്ങളുടെ റെക്കോർഡ് വെബും ഹോസ്റ്റിംഗും: വെബ്‌സൈറ്റിൽ ഒരു എസ്‌എസ്‌എൽ ടി‌എൽ‌എസ് v.1.2 എൻ‌ക്രിപ്ഷൻ ഉണ്ട്, അത് സ്റ്റാൻ‌ഡേർഡ് കോൺ‌ടാക്റ്റ് ഫോമുകളിലൂടെ വ്യക്തിഗത ഡാറ്റ സുരക്ഷിതമായി അയയ്‌ക്കാൻ അനുവദിക്കുന്നു, എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എൽ ഒക്‍ടെൻ‌ടസ് നെറ്റ്‌വർ‌ക്കുകളിൽ‌ നിന്നും കരാർ‌ നേടിയ സെർ‌വറുകളിൽ‌ ഹോസ്റ്റുചെയ്‌തു. വെബിലൂടെ ശേഖരിച്ച ഡാറ്റ: ശേഖരിച്ച വ്യക്തിഗത ഡാറ്റ ഓട്ടോമേറ്റഡ് പ്രോസസ്സിംഗിന് വിധേയമാക്കുകയും എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 എസ്എല്ലിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ ഫയലുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ഐപി ഞങ്ങൾക്ക് ലഭിക്കും, അത് നിങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനും സ്പാം അഭിപ്രായങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സാധ്യമായ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും സന്ദേശത്തിന്റെ ഉറവിടം സ്ഥിരീകരിക്കുന്നതിന് ഉപയോഗിക്കും (ഉദാഹരണത്തിന്: ഒരേ കേസിലെ എതിർ കക്ഷികൾ അതേ ഐപിയിൽ നിന്ന് വെബ്‌സൈറ്റിൽ എഴുതുന്നു), നിങ്ങളുടെ ISP മായി ബന്ധപ്പെട്ട ഡാറ്റയായി. അതുപോലെ, കോൺ‌ടാക്റ്റ് വിഭാഗത്തിൽ‌ സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ‌ വഴിയും മറ്റ് ആശയവിനിമയ മാർ‌ഗ്ഗങ്ങൾ‌ വഴിയും നിങ്ങളുടെ ഡാറ്റ ഞങ്ങൾക്ക് നൽ‌കാൻ‌ കഴിയും. ഫീഡ്‌ബാക്ക് ഫോം: വെബിൽ ഉപയോക്താക്കൾ സൈറ്റിന്റെ പ്രസിദ്ധീകരണങ്ങളിൽ അഭിപ്രായമിടാനുള്ള സാധ്യതയുണ്ട്. ഉപയോക്താവ് നൽകിയ ഡാറ്റ സംഭരിക്കുന്ന ഒരു കുക്കി ഉണ്ട്, അതിനാൽ ഓരോ പുതിയ സന്ദർശനത്തിലും അവ വീണ്ടും നൽകേണ്ടതില്ല, കൂടാതെ ഇമെയിൽ വിലാസം, പേര്, വെബ്സൈറ്റ്, ഐപി വിലാസം എന്നിവ ആന്തരികമായി ശേഖരിക്കും. ഡാറ്റ ഒസെന്റസ് നെറ്റ്‌വർക്ക് സെർവറുകളിൽ സംഭരിച്ചിരിക്കുന്നു. ഉപയോക്തൃ രജിസ്ട്രേഷൻ: വ്യക്തമായി അഭ്യർത്ഥിച്ചില്ലെങ്കിൽ അവ അനുവദനീയമല്ല. ഫോം വാങ്ങുക: ഞങ്ങളുടെ ഓൺലൈൻ സ്റ്റോറുകളിൽ ഓഫർ ചെയ്യുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ആക്സസ് ചെയ്യുന്നതിന്, ഞങ്ങളുടെ നയത്തിൽ വ്യക്തമാക്കിയ കരാർ വ്യവസ്ഥകൾക്ക് വിധേയമായി ഉപയോക്താവിന് ഒരു വാങ്ങൽ ഫോം ഉണ്ട്, അവിടെ കോൺടാക്റ്റ്, പേയ്മെന്റ് വിവരങ്ങൾ ആവശ്യമാണ്. ഡാറ്റ ഒസെന്റസ് നെറ്റ്‌വർക്ക് സെർവറുകളിൽ സംഭരിച്ചിരിക്കുന്നു. ഞങ്ങളുടെ സ്റ്റോറിലെ ചെക്ക് out ട്ട് പ്രക്രിയയിൽ ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങളിൽ ഇത് മാത്രമല്ല, നിങ്ങളുടെ പേര്, വിലാസം, ഇമെയിൽ, ടെലിഫോൺ, പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവയും നിങ്ങളുടെ ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായവയും ഉൾപ്പെടാം. ഈ ഡാറ്റയുടെ മാനേജുമെന്റ് ഇനിപ്പറയുന്നവ ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നു: നിങ്ങളുടെ അക്കൗണ്ട് / ഓർഡർ / സേവനത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നിങ്ങൾക്ക് അയയ്ക്കുക. നിങ്ങളുടെ അഭ്യർത്ഥനകൾ, പരാതികൾ, പണം തിരിച്ചടയ്ക്കുന്നതിനുള്ള അഭ്യർത്ഥനകൾ എന്നിവയോട് പ്രതികരിക്കുക. പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുക, വ്യാജ ഇടപാടുകൾ ഒഴിവാക്കുക. നിങ്ങളുടെ അക്കൗണ്ട് കോൺഫിഗർ ചെയ്യുകയും മാനേജുചെയ്യുകയും സാങ്കേതിക, ഉപഭോക്തൃ സേവനം നൽകുകയും നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കുകയും ചെയ്യുക. കൂടാതെ, ഇനിപ്പറയുന്ന വിവരങ്ങളും ഞങ്ങൾ ശേഖരിക്കാം: നിങ്ങൾ ഒരു ഓർഡർ നൽകിയാൽ അല്ലെങ്കിൽ നിങ്ങളുടെ സ്ഥലത്തെ അടിസ്ഥാനമാക്കി നികുതികളും ഷിപ്പിംഗ് ചെലവുകളും കണക്കാക്കേണ്ടതുണ്ടെങ്കിൽ ലൊക്കേഷനും ട്രാഫിക് ഡാറ്റയും (ഐപി വിലാസവും ബ്ര browser സറും ഉൾപ്പെടെ). നിങ്ങളുടെ സെഷൻ സജീവമായിരിക്കുമ്പോൾ സന്ദർശിച്ച ഉൽപ്പന്ന പേജുകളും ഉള്ളടക്കവും കണ്ടു. നിങ്ങളുടെ അഭിപ്രായങ്ങളും ഉൽപ്പന്ന അവലോകനങ്ങളും ഉപേക്ഷിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ. നിങ്ങളുടെ സെഷൻ സജീവമായിരിക്കുമ്പോൾ വാങ്ങുന്നതിന് മുമ്പ് ഷിപ്പിംഗ് ചെലവ് ആവശ്യപ്പെടുകയാണെങ്കിൽ ഷിപ്പിംഗ് വിലാസം. നിങ്ങളുടെ സെഷൻ സജീവമായിരിക്കുമ്പോൾ നിങ്ങളുടെ കാർട്ടിലെ ഉള്ളടക്കങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നതിന് അവശ്യ കുക്കികൾ. നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ അക്ക access ണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതിന് ഇമെയിലും പാസ്‌വേഡും. നിങ്ങൾ ഒരു അക്ക create ണ്ട് സൃഷ്ടിക്കുകയാണെങ്കിൽ, നിങ്ങളുടെ പേരും വിലാസവും ടെലിഫോൺ നമ്പറും നിങ്ങളുടെ ഭാവി ഓർഡറുകളിൽ ഉപയോഗിക്കാൻ ഞങ്ങൾ സംരക്ഷിക്കുന്നു. വാർത്താക്കുറിപ്പ് സബ്സ്ക്രിപ്ഷൻ ഫോമുകൾ: എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 നിങ്ങളുടെ ഇമെയിൽ‌ ഡാറ്റയും പേരും സബ്‌സ്‌ക്രിപ്‌ഷന്റെ സ്വീകാര്യതയും സംഭരിക്കുന്ന സെൻറ്ഗ്രിഡ്, ഫീഡ്‌ബർ‌ണർ‌ അല്ലെങ്കിൽ‌ മെയിൽ‌ചിമ്പ് ന്യൂസ്‌ലെറ്റർ ഡെലിവറി സേവനം SL ഉപയോഗിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഓരോ ഷിപ്പിംഗിന്റെയും ചുവടെയുള്ള ഒരു നിർദ്ദിഷ്ട ലിങ്ക് വഴി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വാർത്താക്കുറിപ്പിൽ നിന്ന് അൺസബ്‌സ്‌ക്രൈബുചെയ്യാനാകും ഇമെയിൽ: ഞങ്ങളുടെ ഇമെയിൽ സേവന ദാതാവ് സെന്റ്ഗ്രിഡ് ആണ്. തത്സമയം സന്ദേശം അയക്കൽ: എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ അല്ലെങ്കിൽ ലൈൻ പോലുള്ള തൽക്ഷണ സന്ദേശമയയ്ക്കൽ വഴി ഐഎസ്എൽ സേവനം നൽകുന്നില്ല. പേയ്‌മെന്റ് സേവന ദാതാക്കൾ: വെബിലൂടെ, ലിങ്കുകൾ വഴി, മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലേക്ക് നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും പേപാൽ o വര, എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 SL നൽ‌കുന്ന സേവനങ്ങൾ‌ക്കായി പേയ്‌മെന്റുകൾ‌ നടത്തുന്നതിന്. എബി ഇൻറർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐ‌എസ്‌എൽ സ്റ്റാഫുകൾക്ക് നിങ്ങൾ പറഞ്ഞ മൂന്നാം കക്ഷികൾക്ക് നൽകുന്ന ബാങ്ക് വിശദാംശങ്ങളിലേക്ക് (ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് നമ്പർ) ആക്‌സസ് ഇല്ല. മറ്റ് വെബ്‌സൈറ്റുകളിൽ നിന്ന് ഉൾച്ചേർത്ത ഉള്ളടക്കം വെബിലെ ലേഖനങ്ങളിൽ ഉൾച്ചേർത്ത ഉള്ളടക്കം ഉൾപ്പെടുത്താം (ഉദാ. വീഡിയോകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ മുതലായവ). മറ്റ് വെബ്‌സൈറ്റുകളിൽ നിന്ന് ഉൾച്ചേർത്ത ഉള്ളടക്കം സന്ദർശകൻ മറ്റ് വെബ്‌സൈറ്റ് സന്ദർശിച്ചതുപോലെയാണ് പ്രവർത്തിക്കുന്നത്. ഈ വെബ്‌സൈറ്റുകൾ നിങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാം, കുക്കികൾ ഉപയോഗിക്കാം, മൂന്നാം കക്ഷി ട്രാക്കിംഗ് ഉൾച്ചേർക്കാം, ഉൾച്ചേർത്ത ഉള്ളടക്കവുമായുള്ള നിങ്ങളുടെ ഇടപെടൽ നിരീക്ഷിക്കാം, നിങ്ങൾക്ക് ഒരു അക്കൗണ്ട് ഉണ്ടെങ്കിലോ ആ വെബ്‌സൈറ്റിലേക്ക് കണക്റ്റുചെയ്‌തിട്ടുണ്ടെങ്കിലോ ഉൾച്ചേർത്ത ഉള്ളടക്കവുമായുള്ള നിങ്ങളുടെ ഇടപെടൽ ട്രാക്കുചെയ്യുന്നത് ഉൾപ്പെടെ. മറ്റ് സേവനങ്ങൾ: വെബ്‌സൈറ്റ് വഴി നൽകുന്ന ചില സേവനങ്ങളിൽ വ്യക്തിഗത ഡാറ്റയുടെ പരിരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകളുള്ള പ്രത്യേക വ്യവസ്ഥകൾ അടങ്ങിയിരിക്കാം. സംശയാസ്‌പദമായ സേവനം അഭ്യർത്ഥിക്കുന്നതിന് മുമ്പ് ഇത് വായിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉദ്ദേശ്യവും നിയമസാധുതയും: ഈ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിങ്ങൾ അഭ്യർത്ഥിക്കുന്ന വിവരങ്ങളോ സേവനങ്ങളോ നിങ്ങൾക്ക് നൽകുക എന്നതാണ്. സോഷ്യൽ നെറ്റ്വർക്കുകൾ നെറ്റ്‌വർക്കുകളിലെ സാന്നിധ്യം: എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 ഇൻറർനെറ്റിലെ ചില പ്രധാന സോഷ്യൽ നെറ്റ്‌വർക്കുകളിൽ എസ്‌എല്ലിന് പ്രൊഫൈലുകളുണ്ട്. ഉദ്ദേശ്യവും നിയമസാധുതയും: മേൽപ്പറഞ്ഞ ഓരോ നെറ്റ്‌വർക്കുകളിലെയും ഡാറ്റയുമായി എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐഎസ്എൽ നടത്തുന്ന ചികിത്സ, കോർപ്പറേറ്റ് പ്രൊഫൈലുകൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് അനുവദിക്കുന്ന ഒന്നായിരിക്കും. അതിനാൽ, എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 നിയമം നിരോധിച്ചിട്ടില്ലെങ്കിൽ, അതിന്റെ അനുയായികളെ ഏതെങ്കിലും തരത്തിൽ സോഷ്യൽ നെറ്റ്വർക്ക് അതിന്റെ പ്രവർത്തനങ്ങൾ, അവതരണങ്ങൾ, ഓഫറുകൾ, വ്യക്തിഗത ഉപഭോക്തൃ സേവനം എന്നിവ അനുവദിക്കുന്നതിനെക്കുറിച്ച് അറിയിച്ചേക്കാം. ഡാറ്റ എക്‌സ്‌ട്രാക്റ്റുചെയ്യൽ: ഒരു കാരണവശാലും എബി ഇൻറർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐഎസ്എൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിന്ന് ഡാറ്റ എക്‌സ്‌ട്രാക്റ്റുചെയ്യില്ല, ഉപയോക്താവിന്റെ സമ്മതം വ്യക്തമായും വ്യക്തമായും നേടുന്നില്ലെങ്കിൽ. അവകാശങ്ങൾ: സോഷ്യൽ നെറ്റ്‌വർക്കുകളുടെ സ്വഭാവം കാരണം, അനുയായിയുടെ ഡാറ്റാ പരിരക്ഷണ അവകാശങ്ങൾ ഫലപ്രദമായി പ്രയോഗിക്കുന്നത് ഇതിന്റെ വ്യക്തിഗത പ്രൊഫൈലിന്റെ പരിഷ്‌ക്കരണത്തിന് വിധേയമാകുമ്പോൾ, എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 എസ്‌എൽ നിങ്ങളെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യും അതിന്റെ സാധ്യതകളുടെ. യൂറോപ്യൻ യൂണിയന് പുറത്തുള്ള പ്രോസസ്സറുകൾ ഇമെയിൽ. എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 സെൻ‌ഗ്രിഡ് സേവനങ്ങൾ‌ ഉപയോഗിച്ചാണ് ഐ‌എസ്‌എല്ലിന്റെ ഇമെയിൽ സേവനം നൽകുന്നത്. സോഷ്യൽ നെറ്റ്വർക്കുകൾ. എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 അമേരിക്കൻ സോഷ്യൽ നെറ്റ്വർക്കുകളായ യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, പിനെറെസ്റ്റ്, ഫ്ലിപ്പ്ബോർഡ്, അന്തർ‌ദ്ദേശീയമായി ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന, വെബ്‌സൈറ്റ് അതിന്റെ സെർ‌വറുകളിൽ‌ ഉള്ളതുമായി ബന്ധപ്പെട്ട് വിശകലനപരവും സാങ്കേതികവുമായ സ്വഭാവം എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ് ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിലേക്ക് ഉപയോക്താക്കൾ‌, സബ്‌സ്‌ക്രൈബർ‌മാർ‌ അല്ലെങ്കിൽ‌ നാവിഗേറ്റർ‌മാർ‌ വിതരണം ചെയ്യുന്ന അല്ലെങ്കിൽ‌ അവരുമായി പങ്കിടുന്ന ഡാറ്റയെ എസ്‌എൽ‌ പരിഗണിക്കുന്നു. പേയ്‌മെന്റ് ദാതാക്കൾ. അതിലൂടെ നിങ്ങൾക്ക് പണമടയ്ക്കാം പേപാൽ o വര. ഞങ്ങളുടെ സ്വകാര്യത, കുക്കികൾ നയം അനുസരിച്ച് നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിച്ചിരിക്കുന്നു. ഒരു സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കുന്നതിലൂടെയോ പേയ്‌മെന്റ് വിവരങ്ങൾ നൽകുന്നതിലൂടെയോ, ഞങ്ങളുടെ സ്വകാര്യത, കുക്കികളുടെ നയം നിങ്ങൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യുന്നതിനും തിരുത്തുന്നതിനും ഇല്ലാതാക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും പോർട്ടബിലിറ്റിക്കും മറക്കുന്നതിനും നിങ്ങൾക്ക് എല്ലായ്പ്പോഴും അവകാശമുണ്ട്. ഈ വെബ്‌സൈറ്റിൽ‌ നിങ്ങൾ‌ ഒരു ഉപയോക്താവായി രജിസ്റ്റർ‌ ചെയ്‌ത നിമിഷം മുതൽ‌, എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിന് ഇനിപ്പറയുന്നവയിലേക്ക് ആക്‌സസ് ഉണ്ട്: ഉപയോക്തൃനാമവും ഇമെയിലും, ഐപി വിലാസം, തപാൽ വിലാസം, ഐഡി / സിഐഎഫ്, പേയ്‌മെന്റ് വിവരങ്ങൾ. ഏത് സാഹചര്യത്തിലും, എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഈ നിയമപരമായ അറിയിപ്പ് പോലുള്ള വെബ്‌സൈറ്റിന്റെ അവതരണവും കോൺഫിഗറേഷനും പരിഷ്കരിക്കാനുള്ള അവകാശം എപ്പോൾ വേണമെങ്കിലും മുൻ‌കൂട്ടി അറിയിക്കാതെ തന്നെ ഐ‌എസ്‌എല്ലിൽ നിക്ഷിപ്തമാണ്. ഞങ്ങളുടെ ഉപയോക്താക്കളുമായുള്ള പ്രതിബദ്ധതകളും കടമകളും ഈ വെബ്‌സൈറ്റിന്റെ ആക്‌സസ്സും കൂടാതെ / അല്ലെങ്കിൽ ഉപയോഗവും ഉപയോക്താവിന്റെ അവസ്ഥ നിർവ്വഹിക്കുന്നവർ, ഈ നിമിഷം മുതൽ പൂർണ്ണമായും പൂർണ്ണമായും റിസർവേഷൻ ഇല്ലാതെ സ്വീകരിക്കുന്നു, വെബ്‌സൈറ്റിന്റെ ചില സേവനങ്ങളുമായും ഉള്ളടക്കങ്ങളുമായും ബന്ധപ്പെട്ട ഈ നിയമപരമായ അറിയിപ്പ്. ഈ വെബ്‌സൈറ്റിന്റെ ഉപയോഗത്തിൽ‌, എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിന്റെയോ മൂന്നാം കക്ഷികളുടെയോ ഇമേജിനും താൽ‌പ്പര്യങ്ങൾക്കും അവകാശങ്ങൾക്കും കേടുവരുത്തുന്ന അല്ലെങ്കിൽ‌ പോർ‌ട്ടലിനെ കേടുവരുത്തുകയോ അപ്രാപ്‌തമാക്കുകയോ ഓവർ‌ലോഡ് ചെയ്യുകയോ തടയുകയോ ചെയ്യുന്ന ഒരു പെരുമാറ്റവും നടത്തരുതെന്ന് ഉപയോക്താവ് ഏറ്റെടുക്കുന്നു. ഏത് സാഹചര്യത്തിലും, വെബിന്റെ സാധാരണ ഉപയോഗം. സ്വകാര്യത നയം ഈ സൈറ്റിൽ ലഭ്യമായ വ്യത്യസ്ത സേവനങ്ങളിലൂടെയോ പേജുകളിലൂടെയോ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു, സംഭരിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കുന്നുവെന്ന് ഞങ്ങളുടെ സ്വകാര്യതാ നയം വിവരിക്കുന്നു. ഈ സൈറ്റിലേക്കുള്ള ആക്‌സസ്സ് ഞങ്ങളുടെ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനെ സൂചിപ്പിക്കുന്നതിനാൽ ഞങ്ങൾ എന്ത് വിവരമാണ് ശേഖരിക്കുന്നതെന്നും അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും നിങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്. കുക്കികൾ നിങ്ങൾക്ക് കാണാം ഇനിപ്പറയുന്ന ലിങ്കിലെ ഞങ്ങളുടെ കുക്കീസ് ​​നയത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും. ഉള്ളടക്കത്തിന്റെ നിയമപരമായ ഉത്തരവാദിത്തം നിലവിലെ നിയമനിർമ്മാണത്തിന്റെയോ നിയമശാസ്ത്രത്തിന്റെയോ അവസ്ഥയെ പ്രതിഫലിപ്പിക്കാത്തതും പൊതുവായ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നതുമായ കേവലം വിവരദായകമോ വിവരദായകമോ ആയ ആവശ്യങ്ങൾക്കായി തയ്യാറാക്കിയ പാഠങ്ങൾ സൈറ്റിൽ അടങ്ങിയിരിക്കുന്നു, അതിനാൽ അതിന്റെ ഉള്ളടക്കം ഉപയോക്താവിന് പ്രത്യേക കേസുകളിൽ പ്രയോഗിക്കാൻ കഴിയില്ല. അവയിൽ‌ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ‌ എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല. സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഉള്ളടക്കം ഒരു കാരണവശാലും നിയമോപദേശത്തിന് പകരമായി പരിഗണിക്കാനാവില്ല. അനുബന്ധ പ്രൊഫഷണൽ ഉപദേശം സ്വീകരിക്കാതെ ഉപയോക്താവ് സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കരുത്. ബ and ദ്ധിക വ്യാവസായിക സ്വത്തവകാശം ഈ പൊതു വ്യവസ്ഥകളിലൂടെ, ബ or ദ്ധിക അല്ലെങ്കിൽ വ്യാവസായിക സ്വത്തവകാശങ്ങൾ പോർട്ടലിലേക്കോ അതിന്റെ ഏതെങ്കിലും ഘടക ഘടകങ്ങളിലേക്കോ, പുനർനിർമ്മാണം, പരിവർത്തനം, വിതരണം, പൊതു ആശയവിനിമയം, പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, വേർതിരിച്ചെടുക്കൽ, പുനരുപയോഗം, ഉപയോക്താവിന് വ്യക്തമായി നിരോധിച്ചിരിക്കുന്നു. അനുബന്ധ അവകാശങ്ങൾ കൈവശമുള്ളയാൾ നിയമപരമായി അനുവദിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലൊഴികെ, ഏതെങ്കിലും തരത്തിലുള്ള ഏതെങ്കിലും രീതിയിലൂടെയോ നടപടിക്രമത്തിലൂടെയോ കൈമാറ്റം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുക. ടെക്സ്റ്റ്, ഇമേജുകൾ, ഡിസൈനുകൾ, സോഫ്റ്റ്വെയർ, ഉള്ളടക്കങ്ങൾ (ഘടന, തിരഞ്ഞെടുപ്പ്, ക്രമീകരണം, അവതരണം എന്നിവ ഉൾപ്പെടെ), ഓഡിയോവിഷ്വൽ മെറ്റീരിയൽ, ഗ്രാഫിക്സ് എന്നിവ ഉൾക്കൊള്ളുന്ന സമ്പൂർണ്ണ വെബ്‌സൈറ്റ് മുഴുവനും പരിരക്ഷിച്ചിരിക്കുന്നുവെന്ന് ഉപയോക്താവ് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. വ്യാപാരമുദ്രകൾ, പകർപ്പവകാശങ്ങൾ, രജിസ്റ്റർ ചെയ്ത മറ്റ് നിയമാനുസൃത അവകാശങ്ങൾ എന്നിവ സ്പെയിൻ ഒരു പാർട്ടിയും മറ്റ് സ്വത്തവകാശങ്ങളും സ്‌പെയിനിന്റെ നിയമങ്ങളുമായ അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈറ്റിൽ ചില ഉള്ളടക്കം അവതരിപ്പിച്ചതുമൂലം ഒരു ഉപയോക്താവ് അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി അവരുടെ നിയമാനുസൃതമായ ബ property ദ്ധിക സ്വത്തവകാശ ലംഘനമുണ്ടെന്ന് കരുതുന്നുവെങ്കിൽ, അവർ എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഈ സാഹചര്യത്തെ SL നെ അറിയിക്കണം, ഇത് സൂചിപ്പിക്കുന്നു: അവകാശങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന താൽപ്പര്യമുള്ള കക്ഷി ഉടമയുടെ സ്വകാര്യ ഡാറ്റ, അല്ലെങ്കിൽ താൽപ്പര്യമുള്ള കക്ഷി ഒഴികെയുള്ള ഒരു മൂന്നാം കക്ഷി ക്ലെയിം അവതരിപ്പിച്ചാൽ അദ്ദേഹം പ്രവർത്തിക്കുന്ന പ്രാതിനിധ്യം സൂചിപ്പിക്കുക. ബ property ദ്ധിക സ്വത്തവകാശവും സൈറ്റിലെ അവയുടെ സ്ഥാനവും പരിരക്ഷിച്ചിരിക്കുന്ന ഉള്ളടക്കങ്ങൾ, സൂചിപ്പിച്ച ബ ual ദ്ധിക സ്വത്തവകാശങ്ങളുടെ അക്രഡിറ്റേഷൻ, അറിയിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് താൽപ്പര്യമുള്ള കക്ഷിയുടെ ഉത്തരവാദിത്തമുള്ള എക്സ്പ്രസ് പ്രഖ്യാപനം എന്നിവ സൂചിപ്പിക്കുക. നിയന്ത്രണങ്ങളും പൊരുത്തക്കേടുകളും സൈറ്റിന്റെ നിലവിലെ ഉപയോഗ നിബന്ധനകൾ അതിന്റെ ഓരോ അതിരുകടന്നതിലും സ്പാനിഷ് നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നു. ഈ നിയമ അറിയിപ്പിന്റെ എഴുത്തും വ്യാഖ്യാനവും സ്പാനിഷ് ആണ്. ഈ നിയമ അറിയിപ്പ് ഓരോ ഉപയോക്താവിനും വ്യക്തിഗതമായി ഫയൽ ചെയ്യില്ല, പക്ഷേ വെബിൽ ഇന്റർനെറ്റ് വഴി ആക്സസ് ചെയ്യാവുന്നതായി തുടരും. ഈ വാചകത്തിൽ നിന്നോ എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്എല്ലിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളിൽ നിന്നോ ഉണ്ടാകുന്ന ഏതെങ്കിലും വിവാദങ്ങളോ ക്ലെയിമുകളോ പരിഹരിക്കുന്നതിനുള്ള ഒരു ഭാഗമായ എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 ഐഎസ്എൽ ഉപയോക്താക്കൾക്ക് സമർപ്പിക്കാം. അംഗത്വം ആവശ്യമുള്ള ഒരു പ്രവർത്തനം, ഈ സാഹചര്യത്തിൽ ഉപയോക്താവ് ഉചിതമായ ബാർ അസോസിയേഷന്റെ അനുബന്ധ ബോഡിയിലേക്ക് പോകണം. സ്പാനിഷ് ചട്ടങ്ങൾ നിർവചിച്ച യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന ഉപഭോക്താക്കളുടെയോ ഉപയോക്താക്കളുടെയോ പദവി ഉള്ള ഉപയോക്താക്കൾക്ക്, എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 എസ്‌എല്ലിന് ഓൺ‌ലൈൻ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, കോടതിക്ക് പുറത്തുള്ള ഒരു കരാറിലെത്താൻ ശ്രമിക്കാം. ടു ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്ഫോം, യൂറോപ്യൻ യൂണിയൻ സൃഷ്ടിച്ചതും യൂറോപ്യൻ കമ്മീഷൻ വികസിപ്പിച്ചതും നിയന്ത്രണം (EU) 524/2013. ഉപയോക്താവ് ഒരു ഉപഭോക്താവോ ഉപയോക്താവോ അല്ലെന്നും മറ്റുവിധത്തിൽ ബാധ്യസ്ഥരായ ഒരു നിയമവും ഇല്ലാതിരിക്കുമ്പോൾ, കക്ഷികൾ മാഡ്രിഡ് തലസ്ഥാനത്തെ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും സമർപ്പിക്കാൻ സമ്മതിക്കുന്നു, കാരണം ഇത് കരാർ അവസാനിക്കുന്ന സ്ഥലമാണ്, വ്യക്തമായി എന്തെങ്കിലും എഴുതിത്തള്ളുന്നു അവയുമായി പൊരുത്തപ്പെടുന്ന മറ്റൊരു അധികാരപരിധി. ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഉപയോക്താവിൻറെ അവസ്ഥ നിർ‌വ്വഹിക്കുന്ന, ഈ നിമിഷം മുതൽ‌, പൂർണ്ണമായും റിസർ‌വേഷൻ‌ ഇല്ലാതെ, ഈ നിയമപരമായ അറിയിപ്പും, ഉചിതമായ സാഹചര്യങ്ങളിൽ‌, പൂർ‌ണ്ണമാക്കുന്ന പ്രത്യേക നിബന്ധനകളും സ്വീകരിക്കുന്നവർ‌ക്കുള്ള ആക്‌സസ് കൂടാതെ / അല്ലെങ്കിൽ‌ ഉപയോഗം ചില സേവനങ്ങളുമായും പോർട്ടലിലെ ഉള്ളടക്കങ്ങളുമായും ഉള്ള ബന്ധം. ഈ വെബ്‌സൈറ്റിലേക്കുള്ള ആക്‌സസ് ഒരു തരത്തിലും എബി ഇൻറർനെറ്റ് നെറ്റ്‌വർക്കുകൾ 2008 എസ്‌എല്ലുമായുള്ള വാണിജ്യ ബന്ധത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഉപയോക്താവിനെ അറിയിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ, നിലവിലെ നിയമനിർമ്മാണം, നല്ല വിശ്വാസം, പൊതു ക്രമം എന്നിവ ലംഘിക്കാതെ വെബ്‌സൈറ്റ്, അതിന്റെ സേവനങ്ങൾ, ഉള്ളടക്കം എന്നിവ ഉപയോഗിക്കാൻ ഉപയോക്താവ് സമ്മതിക്കുന്നു. നിയമവിരുദ്ധമോ ദോഷകരമോ ആയ ആവശ്യങ്ങൾക്കായി വെബ്‌സൈറ്റ് ഉപയോഗിക്കുന്നത്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്തുകയോ വെബ്‌സൈറ്റിന്റെ സാധാരണ പ്രവർത്തനം തടയുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കത്തെക്കുറിച്ച്, ഇത് നിരോധിച്ചിരിക്കുന്നു: അതിന്റെ പുനർനിർമ്മാണം, വിതരണം അല്ലെങ്കിൽ പരിഷ്ക്കരണം, പൂർണ്ണമായോ ഭാഗികമായോ, അതിന്റെ നിയമാനുസൃത ഉടമകളുടെ അംഗീകാരമില്ലെങ്കിൽ. ദാതാവിന്റെ അല്ലെങ്കിൽ നിയമാനുസൃത ഉടമകളുടെ അവകാശങ്ങളുടെ ഏതെങ്കിലും ലംഘനം. വാണിജ്യ അല്ലെങ്കിൽ പരസ്യ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. ബാഹ്യ ലിങ്കുകൾ മൂന്നാം കക്ഷികളുടെയോ നിർമ്മാതാക്കളുടെയോ വിതരണക്കാരുടെയോ ഉടമസ്ഥതയിലുള്ള മറ്റ് വെബ്‌സൈറ്റുകളിലേക്കും ഉള്ളടക്കത്തിലേക്കും ലിങ്കുകൾ വെബ്‌സൈറ്റിന്റെ പേജുകൾ നൽകുന്നു. ലിങ്കുകളുടെ ഏക ലക്ഷ്യം ഉപയോക്താവിന് പറഞ്ഞ ലിങ്കുകൾ ആക്സസ് ചെയ്യുന്നതിനും ഞങ്ങളുടെ ഉൽ‌പ്പന്നങ്ങൾ അറിയുന്നതിനുമുള്ള സാധ്യത നൽകുക എന്നതാണ്, എന്നിരുന്നാലും എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 പറഞ്ഞ ലിങ്കുകൾ‌ ആക്‌സസ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് ലഭിച്ചേക്കാവുന്ന ഫലങ്ങൾ‌ക്ക് എ‌ബി‌എൽ ഒരു കാരണവശാലും ഉത്തരവാദിയല്ല. തന്റെ വെബ്‌സൈറ്റിൽ നിന്ന് പോർട്ടലിലേക്ക് ഏതെങ്കിലും സാങ്കേതിക ലിങ്ക് ഉപകരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താവ് എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 SL ന്റെ മുൻകൂർ രേഖാമൂലമുള്ള അംഗീകാരം നേടണം. ലിങ്ക് സ്ഥാപിക്കുന്നത് ഒരു കാരണവശാലും എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്‌എല്ലും ലിങ്ക് സ്ഥാപിച്ച സൈറ്റിന്റെ ഉടമയും തമ്മിലുള്ള ബന്ധത്തിന്റെ നിലനിൽപ്പിനെയോ എബി ഇന്റർനെറ്റ് നെറ്റ്‌വർക്കുകൾ 2008 എസ്‌എല്ലിന്റെ ഉള്ളടക്കമോ സേവനങ്ങളോ അംഗീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. . റീമാർക്കറ്റിംഗ് ഫങ്ഷൻ റീമാർക്കറ്റിംഗ് അല്ലെങ്കിൽ സമാനമായ AdWords പ്രേക്ഷകരിൽ നിന്ന് മുമ്പ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച ആളുകളിലേക്ക് എത്തിച്ചേരാനും അവരുടെ വിൽപ്പന പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കാനും ഞങ്ങളെ അനുവദിക്കുന്നു. ഒരു ഉപയോക്താവ് എന്ന നിലയിൽ, നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രവേശിക്കുമ്പോൾ, ഞങ്ങൾ ഒരു റീമാർക്കറ്റിംഗ് കുക്കി ഇൻസ്റ്റാൾ ചെയ്യും (ഇത് Google Adwords, Criteo അല്ലെങ്കിൽ റീമാർക്കറ്റിംഗ് വാഗ്ദാനം ചെയ്യുന്ന മറ്റ് സേവനങ്ങളിൽ നിന്നാകാം). അവർ സന്ദർശിച്ച ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ ഷോപ്പിംഗ് കാർട്ട് ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ പോലുള്ള സന്ദർശക വിവരങ്ങൾ ഈ കുക്കി സംഭരിക്കുന്നു. സന്ദർശകൻ ഞങ്ങളുടെ വെബ്‌സൈറ്റ് വിടുമ്പോൾ, റീമാർക്കറ്റിംഗ് കുക്കി അവരുടെ ബ്രൗസറിൽ തുടരുന്നു. ഈ വെബ്‌സൈറ്റിന്റെ ഉപയോഗത്തിനുള്ള മറ്റ് വ്യവസ്ഥകൾ നിയമം, നല്ല ആചാരങ്ങൾ, ഈ നിയമപരമായ അറിയിപ്പ് എന്നിവയ്‌ക്ക് അനുസൃതമായി വെബ്‌സൈറ്റും അതിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങളും ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ ഉപയോക്താവ് ഏറ്റെടുക്കുന്നു. അതുപോലെ, എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിന്റെ വെബ്‌സൈറ്റിൽ‌ അടങ്ങിയിരിക്കുന്ന വിവരങ്ങൾ‌ നിങ്ങളുടെ വിവരങ്ങൾ‌ക്ക് മാത്രമായി ഉപയോഗിക്കുന്നതിന് മുൻ‌കൂട്ടി, എക്സ്പ്രസ്, രേഖാമൂലമുള്ള അംഗീകാരം നൽകുന്നില്ലെങ്കിൽ‌, അതിൻറെ ഉള്ളടക്കത്തെ വാണിജ്യപരമായ ചൂഷണം നേരിട്ടോ അല്ലാതെയോ നടത്താൻ‌ കഴിയില്ല പ്രവേശനം. ഈ സൈറ്റിലേക്ക് അയച്ച അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റ ഫയൽ ഈ സൈറ്റ് സംഭരിക്കുന്നു. വിലാസ കോൺടാക്റ്റ് (at) realblog (dot) com ലേക്ക് ഒരു ഇമെയിൽ അയച്ചുകൊണ്ട് നിങ്ങൾക്ക് ആക്സസ്, തിരുത്തൽ, റദ്ദാക്കൽ അല്ലെങ്കിൽ എതിർപ്പ് എന്നിവയുടെ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയും. ഈ സൈറ്റ്, അനുബന്ധ ഡൊമെയ്‌നുകളും ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശവും എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 എസ്‌എല്ലിന്റെതാണ്. ഞങ്ങളുടെ ഓർഗനൈസേഷന് പുറത്തുള്ള മൂന്നാം കക്ഷികൾ നിയന്ത്രിക്കുന്ന മറ്റ് വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന ഹൈപ്പർലിങ്കുകൾ ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്നു. എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഈ വെബ് പേജുകളിൽ‌ ശേഖരിക്കുന്ന ഉള്ളടക്കത്തിന് ഐ‌എസ്‌എൽ ഉറപ്പുനൽകുന്നില്ല അല്ലെങ്കിൽ ഉത്തരവാദിയല്ല. എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഐ‌എസ്‌എല്ലിൽ‌ നിന്നും എക്സ്പ്രസ്, മുൻ‌, രേഖാമൂലമുള്ള അംഗീകാരമില്ലെങ്കിൽ‌, പുനരുൽ‌പാദനം, സ്വകാര്യ ഉപയോഗം, പരിവർത്തനം, പൊതുവേ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണം, ഏതെങ്കിലും നടപടിക്രമങ്ങൾ‌ വഴി, എല്ലാ അല്ലെങ്കിൽ‌ ഉള്ളടക്കത്തിൻറെ ഭാഗങ്ങൾ ഈ വെബ്സൈറ്റ്. എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 ഐ‌എസ്‌എല്ലിന്റെ മുൻകൂർ അനുമതിയില്ലാതെ, ഈ വെബ്‌സൈറ്റിന്റെ കൃത്രിമത്വമോ മാറ്റമോ വരുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. തൽ‌ഫലമായി, എ‌ബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 മൂന്നാം കക്ഷികൾ‌ വരുത്തിയ മാറ്റങ്ങളിൽ‌ അല്ലെങ്കിൽ‌ കൃത്രിമത്വത്തിൽ‌ നിന്നും ഉരുത്തിരിഞ്ഞതോ അല്ലെങ്കിൽ‌ ഉണ്ടാകുന്നതോ ആയ ഏതെങ്കിലും ബാധ്യത എസ്‌എൽ ഏറ്റെടുക്കും. ആർക്കോ അവകാശ വ്യായാമം ശേഖരിച്ച ഡാറ്റ, ഓർഗാനിക് നിയമം 15/1999 ൽ അംഗീകരിച്ചിട്ടുള്ള അവകാശങ്ങൾ, ആക്സസ്, തിരുത്തൽ അല്ലെങ്കിൽ ഡാറ്റ റദ്ദാക്കൽ, എതിർപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയും. ഇക്കാരണത്താൽ, നിങ്ങളുടെ ഐഡിയുടെ ഫോട്ടോകോപ്പി അല്ലെങ്കിൽ തത്തുല്യമായ തിരിച്ചറിയൽ രേഖയോടൊപ്പം എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 ഐഎസ്എല്ലിന്റെ തപാൽ വിലാസത്തിലേക്കോ ഇമെയിലിലൂടെയോ ഐഡിയുടെ ഒരു ഫോട്ടോകോപ്പി അറ്റാച്ചുചെയ്തുകൊണ്ട് അയയ്ക്കാവുന്ന രേഖാമൂലവും ഒപ്പിട്ടതുമായ അഭ്യർത്ഥനയിലൂടെ നിങ്ങൾക്ക് ഈ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു: ബന്ധപ്പെടുക (at) factityblog (dot) com. നിങ്ങൾ‌ അഭ്യർ‌ത്ഥിച്ച അവകാശം നടപ്പിലാക്കുന്നത് സ്ഥിരീകരിക്കുന്നതിനുള്ള നിങ്ങളുടെ അഭ്യർ‌ത്ഥനയ്‌ക്ക് 10 ദിവസത്തിന് മുമ്പ് ഞങ്ങൾ‌ പ്രതികരിക്കും. ഗ്യാരന്റികളും ബാധ്യതയും ഒഴിവാക്കുക എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 എസ്‌എൽ‌ ഒരു ഗ്യാരണ്ടിയും നൽകുന്നില്ല, ഏതെങ്കിലും കാരണവശാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദിയല്ല: വെബ്‌സൈറ്റിന്റെയോ അതിന്റെ സേവനങ്ങളുടെയും ഉള്ളടക്കങ്ങളുടെയും ലഭ്യത, പരിപാലനം, ഫലപ്രദമായ പ്രവർത്തനം എന്നിവയുടെ അഭാവം; ഉള്ളടക്കത്തിലെ വൈറസുകൾ, ക്ഷുദ്രകരമായ അല്ലെങ്കിൽ ദോഷകരമായ പ്രോഗ്രാമുകളുടെ നിലനിൽപ്പ്; ഈ നിയമ അറിയിപ്പിന്റെ നിയമവിരുദ്ധമോ അശ്രദ്ധയോ വഞ്ചനയോ വിരുദ്ധമോ ആയ ഉപയോഗം; മൂന്നാം കക്ഷികൾ നൽകുന്ന സേവനങ്ങളുടെ നിയമസാധുത, ഗുണമേന്മ, വിശ്വാസ്യത, ഉപയോഗക്ഷമത, ലഭ്യത എന്നിവയുടെ അഭാവം വെബ്‌സൈറ്റിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കി. എബി ഇൻറർ‌നെറ്റ് നെറ്റ്‌വർ‌ക്കുകൾ‌ 2008 ഈ വെബ്‌സൈറ്റിന്റെ നിയമവിരുദ്ധമായ അല്ലെങ്കിൽ‌ അനുചിതമായ ഉപയോഗത്തിൽ‌ നിന്നുണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾക്ക് ഒരു സാഹചര്യത്തിലും SL ബാധ്യസ്ഥനല്ല. ഓൺലൈൻ തർക്ക പരിഹാരത്തിനുള്ള യൂറോപ്യൻ പ്ലാറ്റ്ഫോം ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമായ ഒരു ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്ഫോം യൂറോപ്യൻ കമ്മീഷൻ നൽകുന്നു: http://ec.europa.eu/consumers/odr/. ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്ഫോം വഴി ഉപയോക്താക്കൾക്ക് അവരുടെ ക്ലെയിമുകൾ സമർപ്പിക്കാൻ കഴിയും ബാധകമായ നിയമവും അധികാരപരിധിയും പൊതുവേ, എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്‌എൽ അതിന്റെ ടെലിമാറ്റിക് സേവനങ്ങളുടെ ഉപയോക്താക്കളുമായുള്ള ബന്ധം, ഈ വെബ്‌സൈറ്റിൽ നിലവിലുണ്ട്, ഇത് സ്പാനിഷ് നിയമനിർമ്മാണത്തിനും അധികാരപരിധിക്കും വിധേയമാണ്. ഞങ്ങൾക്ക് എല്ലായ്പ്പോഴും എത്തിച്ചേരാനാകും: ഞങ്ങളുടെ കോൺടാക്റ്റ് ഏതെങ്കിലും ഉപയോക്താവിന് ഈ നിയമ വ്യവസ്ഥകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിലോ പോർട്ടലിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിലോ, ദയവായി കോൺ‌ടാക്റ്റ് (at) realityblog (dot) com ലേക്ക് പോകുക. ഈ സൈറ്റിൽ ലഭ്യമായ വ്യത്യസ്ത സേവനങ്ങളിലൂടെയോ പേജുകളിലൂടെയോ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു, സംഭരിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കുന്നുവെന്ന് ഞങ്ങളുടെ സ്വകാര്യതാ നയം വിവരിക്കുന്നു. ഈ സൈറ്റിലേക്കുള്ള ആക്‌സസ്സ് ഞങ്ങളുടെ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനെ സൂചിപ്പിക്കുന്നതിനാൽ ഞങ്ങൾ എന്ത് വിവരമാണ് ശേഖരിക്കുന്നതെന്നും അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും നിങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്. സ്വീകാര്യതയും സമ്മതവും വ്യക്തിഗത ഡാറ്റയുടെ പരിരക്ഷ, എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്‌എൽ അവരുടെ ചികിത്സ സ്വീകരിക്കുന്നതും സമ്മതിക്കുന്നതും സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ചും ഈ സ്വകാര്യതാ നയത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതികളെക്കുറിച്ചും ഉപയോക്താവിനെ അറിയിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്നു. വാണിജ്യ മെയിൽ നിലവിലെ നിയമനിർമ്മാണത്തിന് അനുസൃതമായി, എബി ഇൻറർനെറ്റ് നെറ്റ്വർക്കുകൾ 2008 എസ്‌എൽ സ്പാം പ്രാക്ടീസുകൾ നടത്തുന്നില്ല, അതിനാൽ ഇത് മുമ്പ് ആവശ്യപ്പെടാത്തതോ ഉപയോക്താവ് അംഗീകരിച്ചതോ ആയ വാണിജ്യ ഇമെയിലുകൾ അയയ്ക്കുന്നില്ല. തൽഫലമായി, വെബിലെ ഓരോ ഫോമുകളിലും, പ്രത്യേകമായി അഭ്യർത്ഥിച്ച വാണിജ്യ വിവരങ്ങൾ കണക്കിലെടുക്കാതെ, ഞങ്ങളുടെ വാർത്താക്കുറിപ്പ് / ബുള്ളറ്റിൻ സ്വീകരിക്കുന്നതിന് ഉപയോക്താവിന് അവരുടെ എക്സ്പ്രസ് സമ്മതം നൽകാനുള്ള സാധ്യതയുണ്ട്. യൂണിപ്രോയെക്ട നിങ്ങളുടേതാണ് സംസ്കാരവും വിദ്യാഭ്യാസവും ഇന്റർനെറ്റിൽ സൗജന്യമായി. ഭാഷകൾ പഠിക്കുകയും നിങ്ങളുടെ ലേഖനങ്ങളും പാഠങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്തുകയും ചെയ്യുക. വിവരം നിയമപരമായ നോട്ടീസ് Contacto Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
മനസ്സിൽ കല്ലാക്കി വെച്ച വിഷമങ്ങളും സങ്കടങ്ങളും ദേഷ്യമായി അവൾക്കു മുമ്പിൽ ചൊരിയുമ്പോൾ മനസ്സിന് ഭ്രാന്തു പിടിച്ചു പോകുമോ എന്നൊരു വേള ഞാൻ ഭയന്നു...അതോണ്ട് തന്നെ ഞാൻ കണ്ണിറുക്കി അടച്ചു നെറ്റിയിൽ കൈ വെച്ചുഴിഞ്ഞിട്ട് കുറച്ചു നേരം അതേ നിൽപ്പ് തുടർന്നു.... "ഇല്ല..ഇതൊന്നും ഞാൻ വിശ്വസിക്കില്ല.. നീ വെറുതെ ഓരോ കള്ളങ്ങൾ പറയുവല്ലേ..?" ഒരു പ്രാന്തിയെ പോലെ ഐറ എന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിക്കുന്നത് കേട്ടാണ് ഇതുവരെ അടച്ചു വെച്ച കണ്ണുകൾ വലിച്ചു തുറന്നത്.. അന്നേരം അവൾ വിതുമ്പി കൊണ്ട് 'അല്ലെ..?' എന്നു ദയനീയമായി ചോദിച്ചതും ഞാൻ അവളുടെ കൈ എന്റെ ഷർട്ടിൽ നിന്നും വിടുവിച്ചു അല്ല എന്ന മട്ടിൽ തലയാട്ടി കൊടുത്തു.. അതു കണ്ടിട്ടാണെന്നു തോന്നുന്നു അവളൊരു നിർവികാരതയോടെ എന്നെ തന്നെ ഉറ്റുനോക്കി.. "എന്നിട്ടെന്തിനാ അന്ന് നീ ജൂലിയെ സ്നേഹിച്ചിരുന്നെന്ന് കള്ളം പറഞ്ഞത്..?അന്ന് നീ അവളോട് ഇഷ്ട്ടം പറയുവാനായിരുന്നില്ലേ അവളെ സ്റ്റേഡിയത്തിന്റെ പിറകിലേക്ക് വിളിച്ചു കൊണ്ടു പോയത്...?" "എന്നാരു പറഞ്ഞു..?ഞാൻ പറഞ്ഞോ അതോ വേറെ ആരെങ്കിലും നിന്നോടങ്ങനെ പറഞ്ഞോ..?" അവൾ ദേഷ്യത്തോടെ ചോദിച്ചതിന് തൊട്ടു പിറകെയായി അതിനിരട്ടി ദേഷ്യത്തോടെ ഞാനിങ്ങനെ അവളെ നോക്കി തിരിച്ചു ചോദിച്ചപ്പോ അവൾ ഒന്നും മനസ്സിലാവാതെ എന്നെ തന്നെ ഉറ്റുനോക്കി നിൽക്കുവായിരുന്നു..അതല്ലേലും അങ്ങനെയേ വരൂ എന്നറിയുന്നത് കൊണ്ട് ഞാനൊന്ന് കണ്ണടച്ചു കൂളായി അവളെ നോക്കി "ഒരിക്കൽ പോലും ഞാൻ സ്നേഹിച്ചിരുന്ന പെണ്ണാണ് ജൂലിയെന്നോ അവളോട് ഇഷ്ട്ടം പറയാനാണ് ഞാനന്ന് അവിടെ പോയതന്നോ ഞാൻ പറഞ്ഞിട്ടില്ല...എല്ലാം നീ ഊഹിച്ചെടുത്തതല്ലേ..?" 🌸💜🌸 എന്നവൻ എന്നോട് മുഷ്ട്ടി ചുരുട്ടി പിടിച്ചു ഉറച്ച ശബ്ദത്തോടെ ചോദിച്ചപ്പോ ഞാനൊരു നിമിഷം അവൻ പറഞ്ഞു തന്ന മുംബൈയിലെ ഇൻസിഡന്റ ഓരോന്നായി ഓർത്തെടുത്തു.. അതിൽ ഒരിക്കൽ പോലും അവൻ ജൂലിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞ ഒരു വാക്കു പോലും അതിൽ കാണാത്തത് കൊണ്ട് ഞാനൊരു തരം അങ്ങലാപ്പോടെയും ഒരുതരം മന്തപ്പോടെയും അവനെ തന്നെ ഉറ്റുനോക്കി.. അവനെ ഉറ്റുനോക്കുന്ന സമയത്ത് പല ചോദ്യങ്ങളും എന്റെ മൈൻഡിലൂടെ മിന്നി മറഞ്ഞു പോകുന്നതിനാൽ എന്റെ മുഖ ഭാവം ശ്രദ്ധിച്ച ഇശു എന്നെ നോക്കി പതിയെ കണ്ണടച്ചു തുറന്ന് കാണിച്ചിട്ട് എന്നെയും കൂട്ടി ഓഫീസ് റൂമിന്റെ ഒരു മൂലയിലുള്ള സിംഗിൾ സെറ്റിയിൽ കൊണ്ടു ചെന്നിരുത്തിയിട്ട് അവനും എന്റെ ഓപ്പോസിറ്റായി വന്നിരുന്നു... "നിനക്കിപ്പോ കുറെ സംശയങ്ങൾ ഉണ്ടെന്നറിയാം.. അതിൽ ഏറ്റവും വലിയ സംശയം എനിക്ക് നിന്നെ പണ്ടേ ഇഷ്ട്ടമായിരുന്നിട്ടും എന്തു കൊണ്ട് ഞാൻ നിന്നോടത് നേരത്തെ പറഞ്ഞില്ല എന്നതായിരിക്കും..അല്ലെ..?" എന്റെ ഉള്ളം തൊട്ടറിഞ്ഞു വായിച്ചത് പോലെ എന്റെ മനസ്സിലിപ്പോ ഒരു വലിയ ചോദ്യ ചിഹ്നമായി കിടക്കുന്ന ചോദ്യം അതേപടി അവനെനിക്ക് മുമ്പിൽ ചോദിച്ചപ്പോ മറുത്തൊന്നും ആലോചിക്കാൻ നിക്കാതെ ഞാൻ പതിയെ തലയാട്ടി കാണിച്ചു.. "നീയെന്നെ കാണുന്നതിനും സ്നേഹിക്കുന്നതിനുമൊക്കെ എത്രയോ മുമ്പ് ഞാൻ നിന്നെ കണ്ടിട്ടുമുണ്ട് സ്നേഹിച്ചിട്ടുമുണ്ട്... പക്ഷെ നിന്നോട് ഇതൊന്നും പറഞ്ഞില്ലെന്നു മാത്രം...നിന്നെ എനിക്ക് ആദ്യമേ അറിയാമായിരുന്നു..ഒത്തിരി വട്ടം നിന്റെ ഉപ്പാന്റെ കൂടെ കണ്ടിട്ടുമുണ്ട്..അപ്പോഴൊന്നും എനിക്ക് നിന്നോട് പ്രത്യേക ഫീലിംഗ്സൊന്നും ഉണ്ടായിട്ടില്ല..പക്ഷെ പിന്നൊരു ദിവസം ഞാൻ നിന്നെ കണ്ടു..." അത്രയും പറഞ്ഞു നിർത്തിയിട്ട് ഞാൻ ഐറയെ നോക്കിയപ്പോ അവൾ ആകാംഷയോടെ എവിടെ വെച്ചാണ് കണ്ടതെന്ന മട്ടിൽ എന്നെ നോക്കുന്നത് കണ്ട് ഞാനൊരു നനുത്ത പുഞ്ചിരിയോടെ അവളെ നോക്കി ഓരോന്നായി ആലോചിക്കാൻ തുടങ്ങി... 🌸❤🌸 "ക്യാൻസർ സെന്റർ.. അവിടെ വെച്ചാണ് ഞാൻ നിന്നെ പിന്നീട് കാണുന്നത്..സത്യം പറഞ്ഞാൽ ഞാനവിടേക്ക് വന്നത് മാലിക് ഫാമിലിയുടെ വകയായി എല്ലാ ദിവസവും കാൻസർ രോഗിയായ അവർക്ക് നൂണിനുള്ള ഫുഡ് എത്തിച്ചു കൊടുക്കുവാനായിരുന്നു.. എന്നും ഖാദർ അങ്കിളാണ് അവിടേക്ക് ഫുഡ് എത്തിച്ചു കൊടുക്കാർ.. പക്ഷെ അന്ന് അങ്കിളിന് നാട്ടിൽ പോവേണ്ട ഒരത്യാവിശ്യകാര്യം ഉണ്ടായത് കൊണ്ടാണ് ഞാനവിടേക്ക് പോയത്.. അവിടെയെത്തിയപ്പോഴാ അറിഞ്ഞത് ആരോ അവർക്കുള്ള ഫുഡ് നേരത്തെ അവിടെ എത്തിച്ചിട്ടുണ്ടെന്ന്..എന്നും കൃത്യമായി കൊടുക്കുന്ന ഫുഡ് ഇന്നൊരു ദിവസം കൊടുക്കാതെ വന്നതു കൊണ്ടും ആരായിരിക്കും ഇന്നവർക്ക് ഫുഡ് കൊടുത്തിട്ടുണ്ടാവുക എന്നുള്ള ഒരു ആകാംഷ കൊണ്ടും എനിക്കറിയുന്ന അവിടുത്തെ ഡോക്ടർ ഹുസൈൻ മുഖേന ഞാൻ അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് ചോദിച്ചറിഞ്ഞു..അപ്പോഴാ അദ്ദേഹം പറയുന്നത് ജെസ ഐറ എന്ന പെണ്കുട്ടിയുടെ പിറന്നാൾ ആയിട്ട് ഇവിടുത്തെ പേഷൻസിനു വേണ്ടി അവർ ഫുഡ് ധാനം ചെയ്ത്തിട്ടുണ്ടെന്ന്.. ജെസ ഐറ എന്ന പേര് കേട്ടപ്പോ തന്നെ എന്റെ മൈൻഡിലേക്ക് വന്നത് നിന്റെ മുഖമായിരുന്നു.. അവർ ഉദ്ദേശിച്ച കുട്ടി നീ തന്നെയാണോ എന്നുള്ള സംശയത്തിന്റെ പുറത്തു ആ കുട്ടിയെ എനിക്കൊന്ന് കാണിച്ചു തരുമോ എന്നു ഞാനദ്ദേഹത്തിനോട് ചോദിച്ചപ്പോ അയാൾ എന്നെയും കൊണ്ട് നേരെ പോയത് പേഷൻസ്‌ കിടക്കുന്ന വാർഡിലേക്കായിരുന്നു... പല വട്ടം ഹോസ്പിറ്റലിലേക്കും അവിടുത്തെ വാർഡിലേക്കുമൊക്കെ പോയിട്ടുണ്ടെങ്കിൽ പോലും ഞാനവിടെ എല്ലായ്പ്പോഴും കണ്ടിട്ടുള്ളത് ഒരു മൂഘമായ അവസ്ഥയായിരുന്നു.. പക്ഷെ അന്ന് ഞാൻ കണ്ടത് അവിടെയുള്ള ഓരോ മുഖത്തും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും കളിയും ചിരിയുമൊക്കെയായിരുന്നു...അവരുടെ മുഖത്തുള്ള ആ സന്തോഷം കണ്ട് അറിയാതെ എന്റെ മുഖത്തും അത് പടർന്ന് പിടിക്കാൻ അധിക താമസമൊന്നും വേണ്ടി വന്നില്ല...അവരെയെല്ലാം ചെറു പുഞ്ചിയോടെ കണ്ണോടിച്ചു പോകെയാണ് എന്റെ കൂടെയുള്ള ഡോക്ടർ അതാണ് ആ പെണ്കുട്ടി എന്നു പറഞ്ഞ് ഒരു വയസ്സായ വൃദ്ധന്റെ കയ്യിൽ ഇക്കിളിയാക്കി ചിരിപ്പിക്കുന്ന ഒരു പെണ്കുട്ടിയുടെ നേരെ ചൂണ്ടി കാണിച്ചത്..അപ്പോഴാണ് ഞാനാ മുഖത്തിനുടമയായ നിന്നെ കണ്ടതും കണ്ടമാത്രയിൽ തന്നെ എനിക്ക് നിന്നോട് സ്പാർക്ക് അടിച്ചതും.. ആ ഒരു പീസ്ഫുൾ മൊമെന്റ് ഇപ്പോഴും ചിതലരിക്കാത്ത പുസ്‌തകം പോലെ എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.. പിന്നീട് നിന്നെ കാണാനായിട്ട്‌ ഞാൻ ഇടകൊക്കെ ക്യാൻസർ സെന്ററിൽ വരാറുണ്ട്... നീ അറിയാതെ നിന്നെ നിരീക്ഷിക്കാറുമുണ്ട്... അങ്ങനെയിരിക്കെയാണ് മ്യൂസികിന്റെ ഭാഗമായി എന്നെ ലണ്ടനിലെ റോയൽ അക്കാദമിയിലേക്ക് ക്ഷണിക്കുന്നത്..ഇതിനിടക്ക് എന്റെ ഉള്ളിലെ സ്പാർക്ക് നിന്നോട് തുറന്ന് പറയണമെന്ന് വിചാരിച്ചെങ്കിലും ഇനി ചിലപ്പോ ഇതൊക്കെ എന്റെ വെറും അട്രാക്ഷൻ മാത്രമാണോ എന്ന ചിന്ത കടന്നു കൂടിയപ്പോ ഞാനത് നിന്നോട് പറയാൻ നിന്നില്ല... അങ്ങനെ ലണ്ടനിലെ ജീവിതം ഒരു വർഷം കടന്നു പോയി... അവിടുന്ന് ജൂലിയെ പരിചയപ്പെട്ടപ്പോഴൊക്കെ എന്തോ ആ സമയം നിന്നെയും കാണാനൊക്കെ കൊതിയായിരുന്നു.. യഥാസമയവും മൈൻഡിൽ മൊത്തം നിന്റെ മുഖമായിരിക്കും ..എന്തിന് മ്യൂസിക് കേൾക്കുമ്പോഴും പഠിക്കുമ്പോഴും ക്വിറ്റാർ എടുത്ത് ട്യൂൺ ചെയ്യുമ്പോഴുമൊക്കെ മനസ്സിൽ നീ മാത്രം.. എപ്പോഴുമുള്ള നീ എന്ന ചിന്ത കൂടുതൽ പ്രാന്താവാൻ തുടങ്ങിയപ്പോ എനിക്ക് മനസ്സിലായി... I am falling love with you.. അന്നു മുതൽ ഞാൻ മനസ്സിലാക്കി എനിക്ക് നിന്നോടുള്ള സ്പാർക്ക് ഒരിക്കലും അട്രാക്ഷന്റെ പേരിലല്ല മറിച്ച് അതൊരു പ്യുവർ ലൗ ആണെന്ന്.. ആ നിമിഷം നിന്നെ ഒന്ന് കാണുവാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ..ഓരോ സെക്കന്റ് കഴിയും തോറും നിന്നെ കാണാൻ അത്രക്ക് അതിയായ ആഗ്രഹമുണ്ടായത് കൊണ്ട് ഞാൻ ആരോടും പറയാതെ എന്തിന് എന്റെ കൂടെയുള്ള റോഷനോട് പോലും പറയാതെ ഞാൻ നിന്നെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽ നിന്നും നാട്ടിലേക്ക് തന്നെ വന്നു... എന്റെ ഓർമ ശെരിയാണെങ്കിൽ നീ എന്നെ ആദ്യമായി കണ്ടതും നിനക്ക് എന്നോട് സ്പാർക്ക് അടിച്ചതും എന്റെ ആ വരവിൽ ആയിരുന്നു.. നീ നിന്റെ ഫ്രണ്ടിനെ കാണാൻ വേണ്ടി കോഫീ ഷോപ്പിൽ വന്ന ദിവസമായിരുന്നില്ലേ നിന്റെ ഷാൾ അവിടെയുള്ള മുള്ളിൽ കുടുങ്ങിയതും അത് വലിച്ചൂരിയിട്ട് മുടിയുടെ പിൻ അഴഞ്ഞതും അത് ശെരിയാക്കൻ വേണ്ടി എന്റെ കാറിന്റെ വിൻഡോ മിററിൽ നോക്കിയതും എന്നെ കണ്ടതുമൊക്കെ.. യഥാർത്ഥത്തിൽ അന്നവിടെക്ക് ഞാൻ വന്നത് നിന്നെ കാണാനായിരുന്നു... നീയന്ന് കാണാൻ പോയ ഫ്രണ്ട് എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആയിരുന്നു..നീ അവളെ ഇന്ന് മീറ്റ് ചെയ്യാൻ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോ എനിക്കും നിന്നെ കാണാമല്ലോ എന്ന ചിന്തയിൽ ഞാൻ നീ എത്തുന്നതിന് മുന്നെ ഞാനവിടെ എത്തിട്ടുണ്ട്.. നിന്നെ കാണാനും എന്റെയുള്ളിലെ ഇഷ്ട്ടം നിന്നോട് തുറന്ന് പറയാനും വേണ്ടി കോഫീ ഷോപ്പിൽ കയറി ഒരു സീറ്റിൽ ചെന്നിരുന്നു. .പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും നിന്നെ കാണാത്തത് കൊണ്ട് നീയിനി വരില്ലേ എന്നൊരു ചിന്തയിൽ കുറച്ചു സമയം കൂടെ അവിടെ നിന്നെയും കാത്തു ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം.. ഇത്ര സമയമായിട്ടും നിന്നെ കാണാത്തത് കൊണ്ട് ഇനി ഉറപ്പായും നീ വരില്ല എന്നെനിക്ക് തോന്നിയപ്പോ ഞാനവിടുന്ന് എഴുനേറ്റ് പുറത്തേക്കിറങ്ങി കാറിൽ ചെന്നിരുന്നു ..അപ്പോഴാ ഫോണിലേക്ക് റോഷന്റെ കാൾ വന്നത്.. ലണ്ടനിൽ നിന്ന് ഇവിടേക്ക് അവനോട് പറയാതെ വന്നതിൽ അവൻ കുറെ തെറി വിളിച്ചു കലപില കൂട്ടാൻ തുടങ്ങിയപ്പോ ഞാൻ ചെവിയിൽ നിന്ന് ഫോണ് മാറ്റി പിടിച്ചു ചെവിയൊന്ന് കുടഞ്ഞിട്ട്‌ പുറത്തേക്ക് വെറുതെ ഒന്ന് നോക്കാൻ നിക്കുമ്പോഴാ ഏതോ റെഡ് ഡ്രെസ്സിട്ട പെണ്കുട്ടി കാറിന്റെ വിൻഡോ ഗ്ലാസ്സിൽ നോക്കി ഷാൾ ശെരിയാക്കുന്നത് കണ്ടത്.. പെട്ടന്ന് നിന്നെ കണ്ടത് കൊണ്ടോ അതോ ഒരു വർഷത്തിന് ശേഷം നിന്നെ കണ്ടത് കൊണ്ടോ എന്തോ ഒറ്റ നോട്ടത്തിൽ എനിക്ക് നിന്നെ മനസ്സിലാവാത്തത് കൊണ്ടാ ഞാൻ വിൻഡോ ഗ്ലാസ് താഴ്ത്തി വെച്ചത്... അന്നേരം അപ്രതീക്ഷിതമായി നിന്നെ അവിടെ കണ്ടപ്പോ തന്നെ ഞാനൊന്ന് ഷോക്കായിട്ടുണ്ട്.. ഇതുവരെ കാണാൻ കാത്തിരുന്ന ആളെന്റെ തൊട്ടു മുന്നിൽ വന്നു നിന്നപ്പോ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.. അല്ലേലും പടച്ചോൻ വലിയ സംഭവമാണല്ലോ...നമ്മൾ വിചാരിക്കാത്ത സമയത്താവും നമുക്ക് വേണ്ടതെല്ലാം അവൻ കണ്മുന്നിലേക്ക് ഇട്ടു തരിക..നിന്നെ കണ്ട സന്തോഷത്തിൽ എന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു... അതൊരു പക്ഷെ ഞാൻ ചിന്തിക്കാത്ത സമയത്ത് നീയെന്റെ അടുത്തേക്ക് വന്നത് കൊണ്ടാവാം... നീ അവിടുന്ന് കോഫി ഷോപ്പിലേക്ക് കയറി പോയപ്പോഴാണ് റോഷൻ ഫോണിലൂടെ ഹെലോ ഹെലോ എന്നൊക്കെ വിളിച്ചു കൂവാൻ തുടങ്ങിയത്.. നിന്നെ കണ്ട സന്തോഷത്തിൽ ഞാൻ അവനോട് ചിരിച്ചോണ്ട് എനിക്ക് നിന്നോടുള്ള സ്പാർക്ക് അടിച്ചത് മുതൽ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാത പറഞ്ഞു കൊടുത്തു.. അപ്പൊ അവൻ എന്നേക്കാൾ ഏറെ ആകാംഷയായിരുന്നു നിന്നെ കാണാൻ...ഇതുവരെ ഒരു പെണ്ണിനേയും കണ്ട് സ്പാർക്ക് അടിക്കാത്തവൻ ഏത് പെണ്ണിനെ കണ്ടിട്ടാണ് ഇത്രക്കധികം സ്പാർക്ക് അടിച്ചതെന്ന് അറിയുവാനുള്ള ഒരു ത്വര ആയിരുന്നു അത്...അവനോട് ചിരിച്ചോണ്ട് ഓരോന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങിയപ്പോഴാ ഞാനവിടുന്ന് കയ്യിലൊരു കൊട്ടയിലായി റോസ് ഫ്ലവർ വിൽക്കുന്ന കൊച്ചു കുട്ടിയെ കണ്ടത്... കാലിൽ ചപ്പലൊന്നും ഇടാതെ കല്ലിലൂടെ നടന്നിട്ട് കാലിൽ മുറിവായത് കണ്ടത് കൊണ്ട് ഞാൻ അവിടെയുള്ള ഒരു ഷോപ്പിൽ കയറി അവൾക്കൊരു കൂട്ടം ചപ്പൽ വാങ്ങി കൊടുത്തു.. ഞാനാ കുട്ടിക്ക് വേണ്ടി ഇതൊക്കെ ചെയ്യുമ്പോഴും നീ കോഫി ഷോപ്പിൽ ഇരുന്ന് എന്നെ നിരീക്ഷിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നു.. ആ കൊച്ചുകുട്ടിയുടെ നിഷ്കളകതയോടെയുള്ള പുഞ്ചിരി കണ്ടിട്ട് കുറച്ചു നോട്ട് എടുത്ത് അവളുടെ കയ്യിൽ വെച്ചു കൊടുത്തിട്ട് ഞാനവിടുന്ന് പോന്നു...ലണ്ടനിൽ എന്നെ എല്ലാവരും അന്വേഷിക്കുന്നുണ്ടെന്നും പെട്ടന്ന് ലണ്ടനിലേക്ക് തന്നെ തിരിച്ചെത്തണമെന്നും റോഷൻ പറഞ്ഞത് കൊണ്ട് ഞാൻ പിറ്റേന്ന് തന്നെ ലണ്ടനിലേക്ക് പോയി...ഉള്ളിലെ ഇഷ്ട്ടം അവളോട് പറഞ്ഞില്ലേലും അവളെ കണ്ടല്ലോ എന്നുള്ള ഒരാശ്വാസത്തിലായിരുന്നു ഞാനപ്പോൾ.. ജൂലിക്ക് എന്നോടുള്ള ഒരിഷ്ട്ടം അവൾ പറയാതെ തന്നെ ഞാനറിഞ്ഞിരുന്നു..റോയൽ അക്കാദമിയിൽ ആയിരിക്കെ എനിക്ക് കുറെ ലൗ ലറ്റേഴ്‌സ് വരാറുള്ളത് ജൂലിയിൽ നിന്നാണെന്നും എനിക്ക് ആദ്യമേ അറിയാമായിരുന്നു.. അന്നൊരു ദിവസം എന്റെ മ്യുസിക് ബുക്കിൽ നിന്നും ഒരു ലെറ്റർ ചാടിയപ്പോ റോഷൻ പറഞ്ഞിരുന്നു ഇതൊരു ലൗ ലെറ്റർ ആണെന്ന്.. അന്ന് ഞാനത് ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു.. അത് ജൂലിയാണ് ബുക്കിൽ വെച്ചതെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാനത് ചുരുട്ടി കൂട്ടിയത്.. അന്ന് റോയൽ അക്കാദമിയിൽ നിന്ന് ഇറങ്ങി പോന്നപ്പോ ഞാൻ ജൂലിയെ കണ്ടായിരുന്നു..അവളുടെ അടുത്തേക്ക്‌ പോവേം ചെയ്തു.. അവളുടെ ഇഷ്ട്ടം മുളയിലെ നുള്ളി കളയാമെന്ന് വിചാരിച്ചായിരുന്നു ഞാൻ രണ്ടും കൽപിച്ചു അവളുടെ അടുത്തേക്ക് പോയത്.. പക്ഷെ അവളപ്പൊ എന്നോട് അവളുടെ ഉള്ളിലെ ഇഷ്ട്ടം തുറന്നു പറയാൻ നിൽക്കുവായിരുന്നു.. കാരണം ആരും എന്റെ കൂടെ ഇല്ലാത്ത സമയം.. ഞാനൊറ്റക്ക്.. അങ്ങനെയുള്ളപ്പോ അവളെന്നോട് ഉറപ്പായും ഇഷ്ട്ടമാണെന്ന് പറയുമെന്നുള്ളത് ഞാനാദ്യമേ മുൻകൂട്ടി കണ്ടത് കൊണ്ട് അവൾക്കൊരു സ്‌പൈസ് കൊടുക്കാതെ ജെസ ഐറയെ എനിക്ക് ഇഷ്ട്ടമുള്ള കാര്യം മുതൽ എല്ലാ കാര്യങ്ങളും ഞാനവളോട് ഉള്ളു തുറന്ന് സംസാരിച്ചു...എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം അവളൊരു നിറ പുഞ്ചിരി ആയിരുന്നു ...എന്നിട്ടൊരു പറച്ചിലും 'നിന്റെ കൂടെ ഞാനൊരു നല്ല ബെസ്റ്റ് ഫ്രണ്ടായിട്ട് എപ്പോഴും കൂടെ ഉണ്ടാകും...' എന്നവൾ ഉള്ളിലെ എന്നോടുള്ള ഇഷ്ട്ടം കുഴിച്ചു മൂടികൊണ്ട് പുഞ്ചിരിച്ചു പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു അവളുടെ ഉള്ളിലെ സങ്കടം എത്രത്തോളമുണ്ടെന്ന്...താൻ സ്നേഹിക്കുന്ന ചെക്കന് മറ്റൊരു പെണ്ണിനെ ഇഷ്ട്ടമാണെന്ന് അറിയുമ്പോൾ ഏതൊരു പെണ്ണും തകർന്ന് പോകും...അതായിരുന്നു അവളുടെ അവസ്ഥ... അത് പിടിച്ചു വെക്കാൻ കഴിയാതെ വന്നപ്പോ അവളെന്റെ മേലിലേക്ക് ചാഞ്ഞ് എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... എന്നിട്ടൊരു സോറിയും ...അവളെന്നെ സ്നേഹിച്ചിരുന്നതിന്.. കാര്യം അവളൊരു പൊട്ടി പെണ്ണാണ്.. അതോണ്ട് അവൾ ബെല്ലും ബ്രെക്കുമൊന്നുമില്ലാതെ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു..'ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു.. എനിക്ക് ഐറന്റെ കാര്യമൊന്നും അറിയില്ലായിരുന്നു.. അതറിയാമെങ്കിൽ ഞാൻ നിന്നെ ഒരിക്കലും വേറെ കണ്ണിൽ കാണില്ലായിരുന്നു. സോറി.. സോറി.. ഐയാം റിയലി സോറി...'എന്നൊക്കെ പറഞ്ഞ് അവൾ വമ്പൻ കരച്ചിലായിരുന്നു... അങ്ങനെ മ്യൂസിക്കും ഫ്രണ്ട്ഷിപ്പുമൊക്കെയായി രണ്ടു വർഷം കഴിഞ്ഞു.. അതിനിടക്ക് ഞാനൊന്ന് നാട്ടിലേക്ക് വന്നു ... 🌸❤🌸 പഴയ കാല ഓർമകൾ ഓരോന്നായി ഓർമിച്ചു കൊണ്ട് പറഞ്ഞു പോകെ ഞാനൊന്ന് സ്റ്റോപ്പായി ഐറയെ നോക്കിയപ്പോ അവൾ ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും കേട്ട് വിശ്വസിക്കാൻ കഴിയാത്ത പകപ്പിൽ ഇരിക്കുന്നതാണ് കണ്ടത്...ഒരിക്കലും അവൾ വിജാരിച്ചിട്ടുണ്ടാവില്ല ഇത് ഇങ്ങനെയൊക്കെ ആണെന്നുള്ള സത്യം.. ഇപ്പോഴും പല ഡൗട്ടും അവൾക്ക് ഉണ്ടെന്ന് അറിയുന്നത് കൊണ്ട് ഞാൻ ബാക്കി തുടർന്നു... "നാട്ടിലേക്ക് വന്നപ്പോഴാണ് നീയെന്നോട് ഇഷ്ട്ടമാണെന്നു പറഞ്ഞു വന്നത്..നിനക്കത് ഓർമ ഉണ്ടോ എന്നെനിക്ക് അറിയില്ല...എന്നോട് ഇഷ്ട്ടം വന്നു പറഞ്ഞപ്പോ ഞാനത് ഓണ് ദി സ്പോട്ടിൽ റീജക്ട് ചെയ്തു.. എന്തിനാണെന്നോ..?എനിക്കൊരു വാശി ഉണ്ടായിരുന്നു ഞാനാവണം ആദ്യം നിന്നോട് ഇഷ്ട്ടമാണെന്ന് പറയണമെന്ന്. .ഒരിക്കലും നീ എന്റെയടുത്ത് വന്ന് ഇഷ്ട്ടമാണെന്ന് പറയുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.. എന്തായാലും നിന്റെ തന്റേടം കൊള്ളാം..അന്നു മുതൽ നിനക്കും എന്നോട് ഇഷ്ട്ടമുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ നിന്നോട് എങ്ങനെയെങ്കിലും ഇഷ്ട്ടം പറയാൻ ഒരു സന്ധർഭം ഉണ്ടാക്കുക എന്നുള്ള ഒരു പ്ലാനിംഗിൽ ആയിരുന്നു... ആ ഒരു സമയത്ത് ബ്ലാക്ക്‌ സ്ക്വാഡ് ലോകം മൊത്തം അറിഞ്ഞു തുടങ്ങിയിരുന്നു... ലണ്ടനിൽ ആയിരിക്കെ പല കവർ സോങ്‌സും സ്റ്റേജ് പെർഫോമൻസൊക്കെ ആയി ഞാൻ പിന്നീട് തിരക്കിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോ ഞാനും എന്റെ മൈൻഡും മ്യുസിക്കിലേക്ക് ശ്രേദ്ധ ചൊലുത്തി കൊണ്ടിരുന്നു...അങ്ങനെയിരിക്കെയാണ് എന്നെ തേടി ആ കോൾ എത്തിയത്..." "എനിക്ക് ജൂലിയെ കാണണം..." പറഞ്ഞു പോകുന്നതിന്റെ ഇടയിൽ കയറി ഐറ ഇങ്ങനെ ചോദിച്ചപ്പോ ഞാൻ പെട്ടെന്ന് ഐറയിലേക്ക് നോട്ടം തെറ്റിച്ചു... "ഈ നൈറ്റിലോ..?" "അതേ.. എനിക്കിപ്പോ അവളെ കണ്ടേ പറ്റൂ..." 🌸💜🌸 എന്നു ഞാൻ ഉറച്ച സ്വരത്തോടെ കടുപ്പിച്ച് പറഞ്ഞിട്ട് ഇശൂനെ നോക്കിയപ്പോ അവനൊരു നിമിഷം നെറ്റിയിൽ കൈവെച്ചു എന്തോ ആലോചിച്ച ശേഷം എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നതും ഞാനും ഒരു പാവ പോലെ അവന്റെ പിന്നലെ നടന്നു... സ്റ്റയർ ഇറങ്ങി താഴെ എത്തിയപ്പോ എല്ലാവരും ഞങ്ങളെ തന്നെ ഉറ്റുനോക്കി എങ്ങോട്ടാ ഈ സമയത്ത് പോകുന്നതെന്ന് ചോദിക്കുന്നുണ്ടേലും ഇശു അതൊന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് പോയിട്ട് ഡസ്റ്ററിലെ ഡോർ തുറന്ന് എന്നെ അതിലേക്ക് കയറ്റി ഇരുത്തി.. എന്നിട്ട് അവനും കയറി ഇരുന്ന് യാത്ര തുടർന്നു... യാത്രയിൽ ഇരുവരും ഒന്നും മൊഴിഞ്ഞില്ല...അവനോട് ചിലതൊക്കെ ചോദിക്കണമെന്നുണ്ടെങ്കിലും എന്തോ എനിക്കൊന്നും ചോദിക്കാനോ പറയാനോ കഴിഞ്ഞില്ല... അങ്ങനെ യാത്രക്കൊടുവിൽ ഞങ്ങളൊരു സ്ഥലത്തെത്തിയതും ഇശു കാർ സൈഡാക്കി ഡോർ തുറന്ന് ഇറങ്ങി വന്നിട്ട് എന്റെ സൈഡിലെ ഡോർ തുറന്നു തന്നതും ഞാൻ കാറിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോ തന്നെ ഇശു ഡോർ വലിച്ചടച്ച് എന്നെയും കൊണ്ട് മുന്നോട്ട് നടന്നു... മുന്നോട്ട് നടക്കുന്തോറും എന്റെ ഹാർട്ട് ബീറ്റ് എന്തെന്നില്ലാതെ മിടിക്കാൻ തുടങ്ങിയതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയപ്പോ ഇരുട്ടായത് കൊണ്ടു തന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലായിരുന്നു... അതോണ്ട് തന്നെ മിടിക്കുന്ന ഹൃദയത്തെ കൂട്ടു പിടിച്ചു ഞാൻ ഇശൂൻ്റെ കയ്യിൽ പിടി മുറുക്കി നടന്നു പോകെയാണ് ഒരു വീടിനു മുമ്പിൽ ഞങ്ങൾ എത്തിച്ചേർന്നത്.... കാളിംഗ് ബെല്ലടിച്ച ഉടനെ ആരോ വന്നു ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനൊരു പകപ്പോടെ ഇശൂനെ നോക്കിയിട്ട് മുന്നിൽ നിൽക്കുന്ന ആളെയൊന്ന് ഉറ്റുനോക്കി ... സിദ്ധു എന്താ ഇവിടെ എന്നുള്ള എന്റെ ചോദ്യത്തേക്കാൾ എന്നെ വെട്ടി വിറപ്പിച്ചത് അവൻ അകത്തേക്ക് നോക്കി വിളിക്കുന്ന ആ ഒരൊറ്റ വിളിയിലായിരുന്നു... "പാറു ചേച്ചി...".... 【തുടരും】
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഇന്ന് വളരെ അധികം ആളുകളിൽ കാണപ്പെടുന്ന ഒരു രോഗം ആണ് അപസ്മരം(epilepsy). അത് വളരെ ചുരുങ്ങിയ സമയത്തേക്കോ ദീർഘകാലത്തേക്കോ നിലനിൽക്കും. ഇതിന് എതിരെ ചില ഫലപ്രദമായ മാർഗ്ഗങ്ങൾ പരിശോധികം. അപസ്മാരത്തിനുളള വീട്ടുവൈദ്യങ്ങൾ നോക്കാം. 👉👉👉 വെളിച്ചെണ്ണ - ഒരു ടീസ്പൂൺ എക്സ്ട്രാ വെർജിൻ വെളിച്ചെണ്ണ ദിവസത്തിൽ മൂന്ന് തവണ കുടിക്കുക ക്രമേണ അളവ് വർദ്ധിപ്പിക്കുക. കൂടാതെ ഭക്ഷണത്തിലും ഉപയോഗിക്കാവുന്നതാണ്.വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (ഫാറ്റി ആസിഡുകൾ) തലച്ചോറിലെ കോശങ്ങളെ ഉതേജിപ്പിക്കുന്നു തേങ്ങാവെള്ളം - ഇത് ഉന്മേഷദായകവും ന്യൂറോണുകളുടെ ശരിയായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത്തിനു ഇടയാകുന്നു. കൂടാതെ ഇലക്‌ട്രോലൈറ്റുകളും മറ്റു സുപ്രധാന ധാതുക്കളാൽ സംഭനവുമാണ് ഇപ്സം സാൾട്ട് - അര ടീസ്പൂൺ ശുദ്ധമായ ഇപ്‌സം ഉപ്പ് പൊടി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിലോ വെള്ളത്തിലോ കലർത്തി ദിവസവും രാവിലെ കുടിക്കുക. ആഴ്ചയിൽ 2-3 തവണ എപ്സം ഉപ്പ് കുടിക്കുന്നത് ശാരീരിക ഉത്തേജനത്തിന്വളരെ നല്ലതാണ്. ഈ ലവണത്തിലെ മഗ്നീഷ്യം സൾഫേറ്റ് തലച്ചോറിലെ ഫിസിയോ-കെമിക്കൽ സെൽ സമ്പർക്കത്തെ തടയുന്നു . നാരങ്ങ - ഒരു നാരങ്ങയുടെ പകുതി ചെറു ചൂട് വെള്ളത്തിൽ കലർത്തി എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനുമുമ്പ് കുടിക്കുക. ദിവസവും കുളിക്കുന്നതിന് മുമ്പ് ഫ്രഷ് നാരങ്ങാനീര് തലയിൽ പുരട്ടി മസാജ് ചെയ്യുക. നാരങ്ങ തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന കാൽസ്യത്തിന്റെ അളവ് കുറക്കുകയും ചെയ്യുന്നു. മുന്തിരി - ദിവസവും അര ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുക. നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഫ്ലേവനോയ്ഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി - വെളുത്തുള്ളി ആഹാരത്തിൽ ഉൾപെടുത്തുക. ഇമ്യൂണിറ്റി വർധിക്കുന്നതിൻ ഇടയാകുന്നു. അര ഗ്ലാസ് വെള്ളത്തിൽ 4-5 അല്ലി വെളുത്തുള്ളിയും ചേർത്ത് അര കപ്പ് പാൽ തിളപ്പിക്കുക, അതിന്റെ അളവ് പകുതിയായി മാറും. ദിവസത്തിൽ ഒരിക്കൽ ഈ മിശ്രിതം അരിച്ചെടുത്ത് കുടിക്കുക. ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് എന്നിവയാണ്. ശീതകാല തണ്ണിമത്തൻ - ശീതകാല തണ്ണിമത്തൻ അതവ കുമ്പളം ഇതിൽ ദാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ദിവസവും അര ഗ്ലാസ് ശീതകാല തണ്ണിമത്തൻ ജ്യൂസ് വെറും വയറ്റിൽ കുടിക്കുക. വിറ്റാമിനുകൾ - വിറ്റാമിൻ ബി 1, ബി 6, ബി 12, ഡി, ഇ എന്നിവ പ്രധാനമായും ആരോഗ്യമുള്ള തലച്ചോറിന് ആവശ്യമാണ്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണക്രമമോ ഇവ അടങ്ങിയ പഴങ്ങളോ, പച്ചക്കറികളോ ധരാളമായി കഴിക്കേണ്ടതുണ്ട്. വ്യയാമം - ഇത് ഫിറ്റ്നസ്, ഊർജ്ജം, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു. വാം അപ്പ് വ്യായാമങ്ങൾ, സ്ട്രെച്ചിംഗ് വ്യായാമങ്ങൾ, നടത്തം, നീന്തൽ, പൂന്തോട്ടപരിപാലനം എന്നിവ മികച്ച വ്യായാമങ്ങളാണ്. യോഗ -ഒട്ടുംമിക്ക രോഗകരണങ്ങളെയും തടയിടുവാൻ യോഗ ചെയ്യുന്നതിലൂടെ സാധിക്കും.ബാലാസന, നാദിശോധന, കപോതാസന, ശിർശാസന, ചമത്കരാസനം തുടങ്ങിയ വിവിധ ആസനങ്ങളിലൂടെ ശാരീരിക ക്ഷേമത നിലനിർത്താൻ സാധിക്കും. ഇതിലൂടെ ഒരു ഫലപ്രാപ്തി നേടണമെങ്കിൽ ഇവ കൃത്യമായി നിർവഹിക്കണം. ആവശ്യത്തിന് ഉറങ്ങുക, ജലാംശം നിലനിർത്തുക, ഭക്ഷണം ഒഴിവാക്കരുത് മദ്യപനം പുകവലി, കൃത്രിമ മധുരപലഹാരങ്ങൾ, , പഞ്ചസാര, ഉപ്പ്, വെളുത്ത മാവ്, വെളുത്ത അരി എന്നിവ ഒഴിവാക്കുക.
ജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്വർണ്ണ കടത്തു സംഘം തട്ടി കൊണ്ട് പോകൽ കേസിലെ പ്രധാന കണ്ണിയാണ് പൊലീസിന് പിടിയിലായിരിക്കുന്നത്. ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇർഷാദ് കൊല്ലപ്പെട്ട സ്വർണ്ണകടത്തു കേസിൽ കഴിഞ്ഞ ദിവസം വയനാട് ലക്കിടി സ്വദേശി ശ്രീനാഥ്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇർഷാദ് കൊല്ലപ്പെട്ട തട്ടി കൊണ്ട് പോകൽ സംഘത്തിൽ നിർണായക കണ്ണിയാണ് ഇയാളും. ഐപി സി 302 ഉൾപ്പടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സ്വർണ്ണ കടത്തു കൊലപാതക കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. ജൂലൈ 6ന് കാണാതായ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നി‍ർണായക വിവരം ലഭിച്ചത്. Advertisements രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് തിരിച്ചറിയുകയായിരുന്നു.
സംസമിന്റെ കരയിൽ നിന്ന് ഞങ്ങൾ സ്വാഫായുടെ നേരെ നടന്നു. ഹാജറബീവിയുടെ പാദസ്പർശമേറ്റ, ദൈവിക ചിഹ്നമായ മലഞ്ചെരുവിലേക്ക്. ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് അവിടം സാക്ഷിയായിട്ടുണ്ട്. കഅ്ബാ പുനർനിർമാണവേളയിൽ ഹജറുൽ അസ് വദ് പുനഃ സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കം തീർക്കാൻ മക്കാനിവാസികൾ കണ്ടെത്തിയ പരിഹാരം സ്വഫായുടെ ഭാഗത്തുകൂടി ആദ്യം വരുന്ന വ്യക്തിയെ മധ്യസ്ഥനാക്കാമെന്നായിരുന്നു. ദൈവനിശ്ചയമനുസരിച്ച് അതുവഴി ആദ്യം വന്നത് അബ്ദുല്ലയുടെ മകൻ മുഹമ്മദുൽ അമീനായിരുന്നു. പരസ്യപ്രബോധനത്തിന് നിർദേശം ലഭിച്ചപ്പോൾ നബിതിരുമേനി സ്വഫാ മലയുടെ മുകളിൽ കയറി നിന്ന് മക്കാനിവാസികളെ വിളിച്ചു: “അല്ലയോ ഖുറൈശിഗോത്രമേ…’ ഇതുകേട്ട് അവർ അവിടെ ഓടിക്കൂടി. എല്ലാവരും മുന്നിൽ വന്നുനിന്നപ്പോൾ പ്രവാചകൻ പറഞ്ഞു: “നോക്കൂ! ഈ പർവതത്തിന്റെ മറു വശത്ത് നിങ്ങൾക്കെതിരെ ഒരു കുതിരപ്പട നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?” അവർ പറഞ്ഞു: “തീർച്ചയായും. നിന്നെ അവിശ്വസിക്കാൻ ഞങ്ങൾ കാരണമൊന്നും കാണുന്നില്ല. ഇന്നോളം നീയൊരു കളവ് പറഞ്ഞതായി ഞങ്ങൾക്കറിയില്ല. അപ്പോൾ നബിതിരുമേനി തുടർന്നു: “എന്നാൽ അറിയുക! കഠിനമായ ശിക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പുകാരനാണ് ഞാൻ. അബ്ദുൽ മുത്ത്വലിബ് വംശമേ! അബ്ദുമനാഫ് വംശമേ! സുഹ്റാ വംശമേ! തൈം വംശമേ! മഖ്സൂം വംശമേ! അസദ് വംശമേ! എന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകാൻ അല്ലാഹു എന്നോടാജ്ഞാപിച്ചിരിക്കുന്നു. അല്ലാഹുവല്ലാതെ ദൈവമില്ല എന്ന് നിങ്ങൾ പ്രഖ്യാപിക്കുക. അങ്ങനെ നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ഇഹലോകത്ത് എന്തെങ്കിലും ഗുണമോ പരലോകത്ത് വല്ല നേട്ടമോ നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ അശക്തനാണ്.” ഇങ്ങനെ പ്രവാചകൻ പരസ്യപ്രബോധനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്വഫാ പർവതത്തിൽ വെച്ചാണ്. പതിനാല് നൂറ്റാണ്ടുമുമ്പ് നടത്തിയ ആ പ്രഖ്യാപനത്തിന്റെ പ്രതിധ്വനി കാതുകളിൽ വന്നലയ്ക്കുന്നു. നബിതിരുമേനിയെ സംബന്ധിച്ചേടത്തോളം അത് കഠിനാധ്വാനത്തിന്റെയും തീവ്രയത്നത്തിന്റെയും തുടക്കം കൂടിയായിരുന്നു. അതിനാൽ, സ്വഫായിൽ നിന്നാരംഭിക്കുന്ന പ്രയാണത്തിന് പ്രയത്നം, സംരംഭം എന്നൊക്കെ അർഥം വരുന്ന ‘ സഅ് യ് ‘ എന്ന് നാമകരണം ചെയ്തത് ഏറെ അർഥപൂർണമാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സർവതും സമർപ്പിച്ച് സേവനനിരതവും പ്രയത്നപൂർണവുമായ ജീവിതം നയിക്കുമെന്ന തിന്റെ വാചാലവും പ്രതീകാത്മവുമായ പ്രഖ്യാപനമാണ് തീർഥാടകന്റെ സ്വഫാ-മർവക്കിടയിലെ പ്രയാണം അഥവാ, സഅ് യ് പ്രവാചകനും കൂടെയുള്ള ഏതാനും അനുയായികളും രഹസ്യമായി സമ്മേളിച്ചിരുന്ന “ദാറുൽ അർഖം’ ഉണ്ടായിരുന്നത് സഫാ പർവതത്തിന്റെ പാർശ്വത്തിലാണ്. മനുഷ്യചരിത്രത്തിലെ നിത്യവിസ്മയമായി നിലകൊള്ളുന്ന ഉമറുൽ ഫാറൂഖിന്റെ ആദർശ പരിവർത്തനത്തിന് സാക്ഷ്യംഹിച്ചത് അവിടമാണല്ലോ. വർഷങ്ങൾക്കു ശേഷം ജേതാവായി മക്കയിൽ പ്രവേശിച്ച പ്രവാചകൻ തദ്ദേശീയരെ സത്യമാർഗത്തിലേക്ക് ക്ഷണിച്ചതും സ്വഫാ മലയുടെ മുകളിൽ വെച്ചുതന്നെ. അങ്ങനെ അനേകമനേകം അവിസ്മരണീയ സംഭവങ്ങൾക്ക് സാക്ഷിയായ ആ മലയിലെ പാറക്കല്ലുകൾക്ക് മുകളിൽ കയറി നിന്നപ്പോൾ അവിടം സ്പർശിച്ച പുരുഷാന്തരങ്ങളിലെ പുണ്യവാൻമാരെയും പരിഷ്കർത്താക്കളെയും യുഗപുരുഷൻമാരെയും ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ സ്വഫായിലും മർവയിലും കാണാൻ ബാക്കിനിൽക്കുന്നത് ഏതാനും പാറക്കല്ലുകൾ മാത്രമാണ്. അവക്ക് മലയുടെ ആകൃതിയോ പ്രകൃ തമോ ഇല്ല. രണ്ടിനും ഇടയിലുള്ള ഇടം താഴ്വരയാണെന്നും തോന്നുകയില്ല. അവിടം മണ്ണിട്ട് തൂർത്ത് മാർബിൾ പതിച്ചിരിക്കുന്നു. നേരത്തെ, സ്വഫായും മർവയും മസ്ജിദുൽ ഹറാമിനു പുറത്തായിരുന്നു. പിന്നീട് പള്ളി വിപുലീകരിച്ചപ്പോൾ രണ്ടു കുന്നുകളിലെയും ഏതാനും പാറക്കല്ലുകൾ മാത്രം മാറ്റിനിർത്തി ബാക്കി പള്ളിയുടെ വിതാനത്തിലാക്കുകയാണുണ്ടായത്. അതിനാൽ, സ്വഫായിലേക്കും മർവയിലേക്കും പറയത്തക്ക കയറ്റമില്ല. അൽപം ഉയരത്തിലാണ് പാറക്കെട്ടുകളെന്നുമാത്രം. ഏതാനും കൊല്ലം മുമ്പുവരെ അബൂഖുബൈസ് പർവതത്തോട് ചേർന്നാണ് സ്വഫാമല ഉണ്ടായിരുന്നത്. പിന്നീട് സ്വഫായുടെ തെക്കും കിഴക്കും ഭാഗം കിളച്ചുമാറ്റി നിരപ്പാക്കുകയും മാർബിൾ പതിക്കുകയും ചെയ്തു. ഇപ്പോൾ സ്വഫായുടെ കിഴക്കുഭാഗത്തെ മൈതാനത്തോട് ചേർന്ന് രാജകുടുംബത്തിന്റെ കൂറ്റൻ കൊട്ടാരങ്ങളാണുള്ളത്. സ്വഫാ സ്ഥിതിചെയ്യുന്നത് ഹജറുൽ അസ് വദിന്റെ കിഴക്കു ഭാഗത്താണ്. അവിടെനിന്ന് 395 മീറ്റർ ദൂരെ മർവയും. സഅ് യ് നിർവഹിക്കുന്ന സ്ഥലത്തിന് 20 മീറ്റർ വീതിയുണ്ട്. പോവാനും വരാനും വൺവേ സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നു. നടക്കാൻ കഴിയാത്തവരെ വണ്ടിയിലിരുത്തി ഉന്തിക്കൊണ്ടുപോവാൻ മധ്യത്തിൽ പ്രത്യേകം വഴികളുണ്ട്. സ്വഫാ-മർവക്കിടിയിൽ പുറത്തേക്ക് പതിനാറ് വാതിലുകളുണ്ട്. തിരക്കുള്ളപ്പോൾ മുകളിലത്തെ നിലകളിൽ സഅ് യ് നടത്തുന്നവർക്ക് പ്രയാസമുണ്ടാവാതെ മസ്ജിദുൽ ഹറാമിലേക്ക് പോവാനും വരാനും മേൽപ്പാലങ്ങളുമുണ്ട്. തിരക്കുള്ളപ്പോൾ മുകളിലത്തെ നിലകളിൽ സഅ് യ് നടത്താൻ സൗകര്യം ചെയ്തിട്ടുണ്ട്. ഹാജറാബീവി കയറിയിറങ്ങിയ കുന്നുകളുടെയും ഓടിനടന്ന താഴ്വരയുടെയും രൂപവും സ്വഭാവവും ഒട്ടും മനസ്സിലാക്കാൻ സാധ്യമല്ലാത്തവിധം അവിടം വമ്പിച്ച മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അതിനാൽ, നാലായിരത്തി ഒരുനൂറിലേറെ കൊല്ലം മുമ്പത്തെ ആ പ്രദേശത്തിന്റെ ചിത്രം സങ്കൽപിക്കുക എളുപ്പമല്ല. സ്വഫായിൽ കയറി കഅ്ബയുടെ നേരെ തിരിഞ്ഞ്, “അല്ലാഹു ഏറ്റവും മഹാൻ. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപത്യം അവന്റേതുമാത്രം. സർവസ്തുതിയും അവനുതന്നെ. അവൻ ജീവിപ്പിക്കുന്നു. മരിപ്പിക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവൻ. അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. അവൻ ഏകൻ. അവൻ തന്റെ വാഗ്ദാനം പൂർത്തീകരിച്ചു. തന്റെ അടിമയെ സഹായിച്ചു. ശത്രുസേനാസഖ്യത്തെ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തു’ എന്നർഥം വരുന്ന കീർത്തനം ചൊല്ലി. സഹസ്രാബ്ദങ്ങൾക്കപ്പുറം ഹാജറാബീവി ഇവിടെ കയറി നിന്നപ്പോൾ ഞങ്ങൾ തിരിഞ്ഞുനിന്ന ഭാഗത്തേക്ക് തീച്ചയായും നോക്കിയിരിക്കണം. അവിടെ കാണാൻ കഅ്ബ ഉണ്ടായിരുന്നില്ലെങ്കിലും അവർ തന്റെ പിഞ്ചോമനയെ കിടത്തി യിരുന്നത്അവിടെയായിരുന്നുവല്ലോ. അൽപസമയം അവിടെനിന്ന് പ്രാർഥിച്ചശേഷം വലത്തോട്ട് തിരിഞ്ഞ് മെല്ലെ മുന്നോട്ടു നടന്നു. പച്ചവെളിച്ചം കൊണ്ട് അടയാളപ്പെടുത്തിയേടത്ത് എത്തിയപ്പോൾ ഓടി. ഇപ്പോൾ നീളത്തിൽ ഏർപ്പെടുത്തിയ പച്ചവെളിച്ചം തീർന്നപ്പോൾ വീണ്ടും സാവധാനം നടക്കാൻ തുടങ്ങി. കാരണം, അന്ന് സമതലത്തിലെത്തുന്നതുവരെ കല്ലും മുള്ളും പാറക്കൂട്ടങ്ങളുമുള്ള താഴ്വരയിലൂടെ സാവധാനം നടക്കാനേ ഹാജറാബീവിക്ക് സാധിച്ചിരുന്നുള്ളൂ. നിരന്ന സ്ഥലത്തെത്തിയപ്പോൾ ഓടി. അവരെ അനുകരിച്ച് സഅ് യ് നിർവഹിക്കാനെത്തുന്നവരൊക്കെയും അതുതന്നെ ചെയ്യുന്നു. എത്ര സൂക്ഷ്മമായ അനുകരണം, അതും ഒരടിമപ്പെണ്ണിനെ! വിശന്നും ദാഹിച്ചും മരിക്കാറായ കുഞ്ഞിന് വെള്ളം തേടി ഓടിയ ആ മാതാവിന്റെ വേദനയും വേവലാതിയും വിഹ്വലതയും തീർഥാടകൻ ചരിത്രത്തിൽ നിന്നേറ്റുവാങ്ങി സ്വന്തമാക്കുന്നു. അവർ ദാഹജലം തേടിയപോലെ ഇന്ന് തീർഥാടകർ പാപമോചനം തേടുന്നു. ഹാജറാബീവിയെപ്പോലെ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് അവന്റെ കാരുണ്യം തേടുന്നു. അനുഗ്രഹത്തിന് കേഴുന്നു. ത്വവാഫിലെപോലെത്തന്നെ സഅ് യിലും നിശ്ചിത പ്രാർഥനകളില്ല. പക്ഷേ, ഏവരും മുഴുശ്രദ്ധയും സ്രഷ്ടാവിൽ കേന്ദ്രീകരിച്ച് അവനോട് നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. മർവയുടെ മുകളിലെത്തിയപ്പോൾ വിശുദ്ധ മന്ദിരത്തിന്റെ നേരെ തിരിഞ്ഞ് കീർത്തനവും പ്രാർഥനയും നടത്തി. സ്വഫായുടെ മുകളിലേക്ക് കയറിയപ്പോഴെന്നപോലെ, “നിശ്ചയം, സ്വഫായും മർവായും അല്ലാഹുവിന്റെ ചിഹ്നത്തിൽ പെട്ടതാണ്” (അൽബഖറ: 158) എന്ന് തുടങ്ങുന്ന വിശുദ്ധവാക്യം മർവയുടെ മുകളിലേക്ക് കയറിയപ്പോഴും പാരായണം ചെയ്തു. മർവയിൽനിന്ന് സ്വഫായിലേക്ക് പോയപ്പോഴും പച്ചവെളിച്ചം കൊണ്ട് അടയാളപ്പെടുത്തിയേടത്ത് ഓടി, ഹാജറബീവി ചെയ്തപോലെത്തന്നെ. പുരുഷ മാർ മാത്രമേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ. സാധാരണ ആരാധനാകർമങ്ങളിൽ സ്ത്രീകൾ മാത്രമേ സ്ത്രീകളെ പിന്തുടരാറുള്ളൂ. പുരുഷൻമാർ പിന്തുടരാറില്ല. എന്നാലിവിടെ പുരുഷൻമാരും ഹാജറാബീവിയെ പാദാനുപാദം പിന്തുടരുകയാണ്. കാരണം, അവർ സാധാരണ സ്ത്രീയുടെ സ്ഥാനത്തല്ല. മനുഷ്യരാശിയുടെ മാതാവാണവർ. ആത്മീയമായ മാതൃത്വം! അവർ മഹാൻമാരായ പ്രവാചകൻമാരുടെ ഉമ്മയാണ്; അല്ലാഹുവിന്റെ സംബോധിതയും. ഒപ്പം മക്കാനഗരത്തിന്റെ മാതാവാണ്. വിശുദ്ധ മന്ദിരത്തിന്റെ മാതാവും മറ്റാരുമല്ല. അവരുടെ വീട് കൂടി ഉൾക്കൊള്ളുന്നതാണല്ലോ ആദരണീയമായ കഅ്ബ. ഒരു ഈജിപ്ഷ്യൻ അടിമപ്പെണ്ണിനെ ഇത്ര മഹിതമായ പദവിയിലേക്കുയർത്തുകയും അവരെ അനുധാവനം ചെയ്യുന്നത് അതിശ്രേഷ്ഠമായ ആരാധനാകർമമായി നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിന്റെ യുക്തി അത്യപാരം തന്നെ! വർഗത്തിന്റെയും വർണത്തിന്റെയും പണത്തിന്റെയും പദവിയുടെയും ദേശത്തിന്റെയും ഭാഷയുടെയും പേരിൽ വിവേചനം പുലർത്തുന്ന സാമൂ ഹിക വ്യവസ്ഥയെ മാറ്റിയെടുക്കാൻ ഈയൊരൊറ്റ കാര്യം മാത്രം മതി. ഏതു രാജാവിനും ചക്രവർത്തിക്കും പ്രമാണിക്കും ഹജ്ജ് നിർവഹിക്കണമെങ്കിൽ ഹാജറാബീവിയുടെ പാതയും പാദവും പിന്തുടരുകതന്നെ വേണം. അതിനാൽ, ബഹുദൈവത്വത്തിന്റെ വ്യവസ്ഥയിലേ വിവേചനത്തിന്റെ ഭൗതികമാനദണ്ഡങ്ങൾ നിലനിൽക്കുകയുള്ളൂ. ഏകദൈവത്വത്തിന്റെ വ്യവസ്ഥക്ക് അത്തരം എല്ലാ മാനദണ്ഡങ്ങളും അന്യമാണ്, വർജ്യമാണ്. ത്വവാഫ് പോലെ സഅ് യും ഇത് വിളംബരം ചെയ്യുന്നു. സ്വഫായിൽ നിന്നാരംഭിച്ച് അവിടെ തിരിച്ചെത്തുമ്പോൾ സഅ് യ് രണ്ടു തവണയാകുന്നു. അങ്ങനെ ഏഴു പ്രാവശ്യമാണ് പ്രയാണം നടത്തേണ്ടത്. തുടക്കം സ്വഫായിൽ നിന്ന്. ഒടുക്കം മർവയിലും. പശ്ചാത്താപനിർഭരവും പ്രത്യാശാപൂർണവുമായ പ്രാർഥനകൾ സ്വഫാ-മർവക്കിടയിലെ പ്രയാണത്തെ അർഥ പൂർണമാക്കുന്നു. അർഥനകളും കീർത്തനങ്ങളും കൊണ്ട് മുഖരിതമായ ആ അന്തരീക്ഷത്തിൽ ഭക്തന്റെ തപ്ത നിശ്വാസങ്ങൾ സദാ തളംകെട്ടിനിൽക്കുന്നു. സഅ് യ് ഒരന്വേഷണമത്രെ. അതിന് ലക്ഷ്യമുണ്ട്. അതിൽ ഓട്ടവും തിക്കും തിരക്കും തിടുക്കവുമുണ്ട്, ഹാജറക്കുണ്ടായിരുന്നപോലെ. അത് ഇസ്ലാമിന്റെ മൗലികമായ തത്ത്വം നമ്മെ പഠിപ്പിക്കുന്നു. വിജയത്തിനും ഫലസിദ്ധിക്കും ഭക്തിമാത്രം പോരാ; യുക്തിയും വേണം. വിശ്വാസത്തോടൊപ്പം കർമവും വേണം. ഹാജറ തികഞ്ഞ ഭക്തയായിരുന്നു; ദൃഢവിശ്വാസിനിയും. അതിനാലാണവർക്ക് വിജനവും വന്യവും വിദൂരവുമായ മക്കയിൽ തനിച്ച് താമസിക്കാൻ സാധിച്ചത്. എന്നാൽ, കുഞ്ഞിന് ദാഹിക്കുകയും വിശക്കുകയും ചെയ്തപ്പോൾ അവർ എല്ലാം വിധിയിലർപ്പിച്ച് അടങ്ങിയിരുന്നില്ല. പ്രാർഥന കൊണ്ടുമാത്രം മതിയാക്കിയില്ല. അവർ കുഞ്ഞിനെ ദിവ്യകാരുണ്യത്തിന്റെ തണലിൽ വിട്ടേച്ച് കുന്നിൽ നിന്ന് കുന്നിലേക്ക് ഓടി. തണ്ണീർ തേടി നടന്നു. അദ്ഭുതം പ്രതീക്ഷിച്ച് അനങ്ങാതിരിക്കുന്നതിനു പകരം കഠിനമായി ശ്രമിച്ചു. ആ തീവ്രയത്നത്തിന്റെ ഒടുക്കത്തിലാണ് അല്ലാഹു അവരെ സംസം കൊണ്ടനുഗ്രഹിച്ചത്. അവരുടെ മാതൃക പിന്തുടർന്ന് സഅ് യ് നടത്തുന്ന തീർഥാടകർ അറിയുന്നു. പ്രാർഥനയും പ്രവർത്തനവും വിശ്വാസവും കർമവുമാണ് ഇസ്ലാമിക ജീവിതം. വിജയത്തിന്റെ വഴിയും അതുതന്നെ. തീവ്രമായ നിരാശയുടെ നിമിഷത്തിലും പ്രത്യാശ പുലർത്തണമെന്ന് സ്വഫാ-മർവക്കിടയിലെ പ്രയാണം നമ്മെ പഠിപ്പിക്കുന്നു. തീർത്തും ഒറ്റപ്പെട്ടവളും നിരാലംബയും പ്രതീക്ഷയറ്റവളുമായിരിക്കെ, പ്രതീക്ഷയോടെ ദാഹജലം പരതി പ്രയാണം നടത്തിയ ഹാജറ ബീവിയെ പിന്തുടർന്ന് സഅ് യ് നടത്തുന്ന ഭക്തന്റെ ജീവിതത്തിൽ നിഷ്ക്രിയത്വത്തെ ഗർഭം ധരിക്കുന്ന നിരാശ എന്ന ആശയം പോലുമുണ്ടാവില്ല. അയാൾ ഏതു പ്രതികൂല പരിതഃസ്ഥിതിയിലും പ്രത്യാശ പുലർത്തുന്നവനായിരിക്കും. മർവയുടെ മുകളിൽനിന്ന് സഅ് യ് പൂർത്തിയാക്കി, പ്രാർഥന നിർവഹിച്ച് മടങ്ങിയ ഞങ്ങൾ വടക്കുകിഴക്കുവശത്തെ വാതിലിലൂടെ പുറത്തുകടന്നു. കെെ വശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് പരസ്പരം മുടി മുറിച്ചു. അങ്ങനെ ഇഹ്റാമിൽ നിന്ന് ഒഴിവായി. ഉംറയുടെ കർമങ്ങൾ പൂർത്തീകരിച്ചു. സ്ത്രീകൾ താമസസ്ഥലത്തെത്തിയശേഷമാണ് മുടിമുറിച്ചത്. ഇഹ്റാമിൽ നിന്ന് വിരമിച്ച ശേഷമാണ് വാച്ചു നോക്കിയത്. നാലഞ്ച് മണിക്കൂർ കഴിഞ്ഞുപോയതറിഞ്ഞില്ല. ഞങ്ങളിലെ വൃദ്ധരും രോഗികളും പോലും ഉന്മേഷഭരിതരായിരുന്നു. സഅ് യിൽ മാത്രമവർ രണ്ടേമുക്കാൽ കിലോമീറ്ററിലേറെ നടന്നുകഴിഞ്ഞിരുന്നു. ഞങ്ങൾ കുളിച്ച് വസ്ത്രം മാറാൻ താമസസ്ഥലത്തേക്ക് പോയി. അപ്പോഴും കണ്ണുകൾ വിശുദ്ധ കഅ്ബയുടെ നേരെ തിരിയുകയായിരുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ലോകത്തെയൊന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മരണപ്പെട്ടത്. തായ്‌ലാന്‍ഡിലെ കോ സമുയിയിലെ തന്റെ വില്ലയിലായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തായ്‌ലാന്‍ഡിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന താരത്തിന്റെ ഭൗതികശരീരം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വില്ലയിലെ മുറിയിലുള്‍പ്പടെ രക്തക്കറ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ബാത് ടവ്വലിലും തലയിണയിലുമാണ് രക്തക്കറ കണ്ടെത്തിയത്. Also Read Also Read ഇതല്ലേ ഹീറോയിസം, നല്ല കട്ട ഹീറോയിസം; അന്ന് പറഞ്ഞത് ഇന്ന് ചെയ്ത് കാണിച്ച് ജഡേജ; വീഡിയോ എന്നാല്‍ ഇതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നുണ്ട്. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ സി.പി.ആര്‍ നല്‍കിയപ്പോള്‍ താരം ചോര ചര്‍ദ്ദിച്ചിരുന്നതായും പൊലീസ് പറയുന്നുണ്ട്. പാകിസ്ഥാന്‍ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വോണിന് ഹൃദയാഘാതം സംഭവിച്ചത്. ഇതിന് മുന്‍പും വോണിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസും ഡോക്ടര്‍മാരും വ്യക്തമാക്കുന്നുണ്ട്. Also Read Also Read അന്ന് ക്യാപ്റ്റനായിരിക്കെ സച്ചിനോട് ചെയ്തത് തന്നെയല്ലേ ഇന്നും കോച്ചായിരിക്കെ ജഡേജയോടും ചെയ്തത്; ദ്രാവിഡിനെതിരെ വിമര്‍ശന ശരങ്ങളുമായി ആരാധകര്‍ താരത്തിന് ആസ്ത്മയും ഹൃദ്രോഗങ്ങളുമുണ്ടായിരുന്നെന്നും മരണത്തിനു മുമ്പ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വോണ്‍ ഡോക്ടറെ കണ്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്. വോണിന്റെ മൃതദേഹം മെല്‍ബണില്‍ അടക്കം ചെയ്യുമെന്നും, എല്ലാവിധ ദേശീയ ബഹുമതികളും നല്‍കിക്കൊണ്ടായിരിക്കും താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കുകയെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചിരുന്നു. Also Read Also Read ഇതിലുമേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയാണ് നാരദന്‍ Content Highlight: Blood was found on his bath towels and pillows – Police reveal new details about Shane Warne’s death
ബ്രസീലിയ: ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ പ്രധാന എതിരാളികളെ വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍. ഈ മാസം 24ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തുന്ന ബ്രസീല്‍ ഇത്തവണയും കിരീട സാധ്യതയില്‍ മുന്നിലുണ്ട്. ഇതിനിടെ ഖത്തറില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തുന്ന അഞ്ച് ടീമുകള്‍ എതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ലയണൽ മെസിയുടെ അര്‍ജന്റീന, മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയും ഇംഗ്ലണ്ടും കെവിന്‍ ഡിബ്രൂയിന്റെ ബെല്‍ജിയം എന്നിവര്‍ കിരീടപ്പോരില്‍ ബ്രസീലിന് വെല്ലുവിളിയാവുമെന്നാണ് നെയ്മര്‍ പറയുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ വഴിമുടക്കിയത്. സെര്‍ബിയ, കാമറൂണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ട എതിരാളികള്‍. ഖത്തറിലേക്കുള്ള ബ്രസീലിയന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ഫിലിപെ കുടീഞ്ഞോയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബ്രസീല്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍. പ്രതിരോധനിര- ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്. മധ്യനിര- ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ. Share FacebookTwitterWhatsAppEmail Prev Post 6 വര്‍ഷം പിന്നിട്ട് നോട്ട് നിരോധനം, കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനും തിരിച്ചടിയായ കേന്ദ്ര സര്‍ക്കാര്‍ നടപടി Next Post ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യകുമാർ യാദവ്: പിന്നിൽ മുംബൈക്കാരനായ പരിശീലകന്‍റെ തന്ത്രങ്ങൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത, എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ മറഞ്ഞിരിക്കുന്ന ക്രമങ്ങൾ വെളിപ്പെടുന്ന ക്രമരഹിതമായ അവസ്ഥയാണ് കയോസ്. ഗ്രീക്ക് ഭാഷയിൽ കയോസ് എന്ന വാക്കിന്റെ മൂല രൂപത്തിന് പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് എല്ലായിടത്തും നിറഞ്ഞു നിന്നിരുന്ന രൂപവും ഘടനയുമില്ലാത്ത വസ്തു എന്നാണർത്ഥം. ഒരു double rod pendulum കയോസ് പ്രതിഭാസം കാണിക്കുന്ന ഒരു ആനിമേഷൻ. ഇവിടെ ഡബിൾ പെൻഡുലത്തിന്റെ ചലനമാണ് കാണിക്കുന്നത്. ഇവിടെ തുടക്കത്തിലെ ഒരു ചെറിയ വത്യാസം സമയത്തിനനുസരിച്ചു വലുതാവുന്നത് ആനിമേഷനിൽ നമുക്ക് കാണാൻ സാധിക്കും. ഉള്ളടക്കം 1 അടിസ്ഥാന ആശയങ്ങൾ 2 കയോസ് നിത്യജീവിതത്തിൽ 2.1 ആധുനിക വൈദ്യശാസ്ത്രത്തിൽ 2.2 സാമ്പത്തിക ശാസ്ത്രത്തിൽ അടിസ്ഥാന ആശയങ്ങൾതിരുത്തുക ഒരു ഫ്രാക്റ്റൽ രൂപം നിങ്ങൾ ഒരു കാൽക്കുലേറ്റർ എടുത്തിട്ട് ഒരു സംഖ്യ കണക്കു കൂട്ടുക (മനസ്സിൽ കണക്കു കൂട്ടിയാലും മതി ). ഉദാഹരണത്തിന് ഞാൻ എടുക്കുന്ന സംഖ്യ x=0.1000 ആണു, നിങ്ങൾ അടുത്ത സംഖ്യ കണക്കു കൂട്ടാൻ 4*x*(1-x) എന്ന സമവാക്യം ഉപയോഗിക്കുക. അപ്പോൾ നിങ്ങൾക്ക് കിട്ടുക 0.3600 ആയിരിക്കും പിന്നെ കിട്ടിയ വില വച്ച് അതായത് 0.3600 വച്ച് അടുത്തത് കണക്കു കൂട്ടുക അങ്ങനെ പത്തു പ്രാവശ്യം ചെയ്തു കഴിയുമ്പോൾ നിങ്ങള്ക്ക് ലഭിക്കുക 0.9616 ആയിരിക്കും . അത് പോലെ തന്നെ x=0.1001 എന്ന വില വച്ച് പത്തു പ്രാവശ്യം കണക്കു കൂട്ടുമ്പോൾ നിങ്ങള്ക്ക് കിട്ടുക 0.9875 എന്ന വില ആയിരിക്കും. അതായത് തുടക്കത്തിൽ നമ്മൾ എടുത്ത വ്യത്യാസം 0.0001 ആയിരുന്നു പക്ഷേ പത്തു പ്രാവശ്യം നമ്മൾ കണക്കു കൂട്ടിയപ്പോൾ അവസാനം വന്ന വ്യത്യാസം 0.0259 ആണ് . അതായത് തുടക്കത്തിലേ വ്യത്യാസത്തിന്റെ ഇരുനൂറ്റി അമ്പത് മടങ്ങ്‌ വലുത് ആണ് അവസാനത്തെ വ്യത്യാസം . താഴത്തെ പട്ടികയിൽ നോക്കുക . നമ്മൾ ആദ്യം എടുത്ത വില 0.1000 ആദ്യത്തെ കളത്തിലും രണ്ടാമത് എടുത്ത വില രണ്ടാമത്തെ കളത്തിലും കൊടുത്തിരിക്കുന്നു 1,2,3 എന്നത് സമയത്തെ കുറിക്കുന്നു . n 1 2 3 4 5 6 7 8 9 10 x1 0.1000 0.3600 0.9216 0.2890 0.8219 0.5854 0.9708 0.1133 0.4020 0.9616 x2 0.1001 0.3603 0.9220 0.2878 0.8199 0.5907 0.9671 0.1272 0.4441 0.9875 എന്താണ് നമ്മൾ ഇതുകൊണ്ട് പഠിക്കുന്ന പാഠം? ചെറിയൊരു വ്യത്യാസം സമയത്തിനനുസരിച്ച് വലുതാവുന്നു. അതായത് നമ്മൾ കാലാവസ്ഥയെ ക്കുറിച്ച് പഠിക്കുന്നു എന്നിരിക്കട്ടെ നമ്മൾ എടുക്കുന്ന താപനില അല്പം മാറിപ്പോയാൽ നമ്മൾ പ്രവചിക്കാൻ പോവുന്ന വില വളരെ വ്യത്യസ്തം ആയിരിക്കും . അതുകൊണ്ട് ചെറിയ ഒരു പിശക് പോലും നമ്മുടെ പ്രവചനത്തെ മാറ്റിമറിക്കും .പക്ഷേ ചെറിയ ഒരു സമയത്തേക്കു നമുക്ക് പ്രവചനം നടത്താൻ സാധിക്കും. ഇങ്ങനെ ഉള്ള അരേഖീയമായ പ്രതിഭാസമാണ് കയോസ്. ക്ലാസ്സിക്കൽ ഭൗതികത്തിലെ രേഖീയമായ സിദ്ധാന്തങ്ങളുടെ എല്ലാ പ്രവചനസാധ്യതകളെയും കയോസ് തകർക്കുന്നു. ഒരു വസ്തുവിന്റെയോ വ്യൂഹത്തിന്റെയോ പ്രാരംഭ അവസ്ഥകളിൽ (Initial Conditions) തീരെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അതിന്റെ പിന്നീടുള്ള അവസ്ഥകളിൽ വളരെ വലിയ മാറ്റങ്ങൾ പ്രകടമാവുമെന്നതാണ് കയോസ് സിദ്ധാന്തത്തിനാധാരം. ബ്രസീലിൽ ഒരു പൂമ്പാറ്റ ചിറകടിച്ചാൽ അത് ടെക്സാസിൽ ഒരു ടോര്ണാടോക്ക് കാരണമായേക്കാം എന്ന ചൊല്ല് മുകളിൽ സൂചിപ്പിച്ച പ്രതിഭാസത്തെ കുറിക്കുന്നു. ഇതിനെയാണ് 'ചിത്രശലഭ പ്രഭാവം (Butterfly Effect)' എന്ന് വിളിക്കുന്നത്. അതായത് ചെറിയൊരു വ്യത്യാസം സമയത്തിനനുസരിച്ച് വളർന്നു വലിയൊരു വ്യത്യാസമാവുന്നു. മുകളിൽ പറഞ്ഞ ചൊല്ല് ഗണിതത്തിലെ ഒരു കാര്യത്തെ കുറിക്കാൻ വേണ്ടി പറയുന്നതാണ് അല്ലാതെ അത് സംഭവിക്കണമെന്നില്ല കാരണം മറ്റൊരു ചിത്രശലഭം ചിറകടിച്ചാൽ ആ ടോർണടോ ഇല്ലാതെയും പോവാം. പ്രക്ഷുബ്ധമായ (Turbulent) വ്യൂഹങ്ങളിലാണ് കയോസിന്റെ സാന്നിധ്യം കണ്ടു വരുന്നത്. ഉദാഹരണത്തിന് തിളച്ചു മറിയുന്ന വെള്ളം. ഇത്തരം വ്യൂഹങ്ങളുടെ മാനം (Dimension) x,y,z എന്നിങ്ങനെയുളള യൂക്ലിഡിയൻ ജ്യാമിതിയുടെ (Euclidean Geometry) ഗ്രാഫിൽ അടയാളപ്പെടുത്താനാവില്ല. സാധാരണ ജ്യാമിതീയ സ്പേസിൽ കയോസിൽ പറയുന്ന സവിശേഷമായ ക്രമങ്ങൾ കാണണമെന്നും ഇല്ല . അവസ്ഥാ സ്പേസ് (Phase Space) എന്നു വിളിക്കുന്ന മറ്റൊരു സാങ്കൽപിക സ്പേസിലാണ് ഈ ക്രമവും ഘടനയുമെല്ലാം ദൃശ്യമാവുന്നത്. ഈ സ്പേസിന്റെ മാനങ്ങൾ പൂർണ്ണസംഖ്യയുമായിരിക്കില്ല. ഫ്രാക്റ്റലുകൾ എന്നറിയപ്പെടുന്ന ജ്യാമിതീയ രൂപങ്ങളാണ് കയോസിന്റെ ഇടപെടലുകളുള്ള ഇത്തരം വ്യൂഹങ്ങളെ പ്രതിനിധീകരിക്കുന്നത്. കയോസിൽ മറഞ്ഞിരിക്കുന്ന ക്രമം ഈ ഫ്രാക്റ്റലിന്റെ ഘടനയിലാണ് ദൃശ്യമാവുന്നത്. രേഖീയമായ പ്രതിഭാസങ്ങൾക്ക് ആനുപാതികമായ സമവാക്യങ്ങൾ ആവിഷ്കരിക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു വാഹനം നിശ്ചിത സമയത്ത് സഞ്ചരിക്കുന്ന ദൂരം. ഇത് വാഹനത്തിന്റെ വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കയോട്ടിക് അവസ്ഥകളിൽ ഇതു പോലുള്ള ആനുപാതിക സമവാക്യങ്ങൾ അസാധ്യമാണ് അതു കൊണ്ടാണ് അരേഖീയമാണ് (Non Linear) കയോസ് പ്രതിഭാസം എന്നു പറയുന്നത്. ഈ അരേഖീയതയാണ് കയോട്ടിക് വ്യൂഹങ്ങളിൽ പ്രവചന സാധ്യതകളെ നഷ്ടപ്പെടുത്തുന്നത്. പ്രക്ഷുബ്ധമായി ഒഴുകുന്ന വെളളത്തിലെ ഒരു ഇലയുടെ ചലനങ്ങൾ പ്രവചിക്കുക അസാദ്ധ്യമാണ്. എന്നാൽ ആ ചലനങ്ങളുടെ ഗതി പരിശോധിച്ചാൽ അതിന്റെ ക്രമവും അതിനെ നിയന്ത്രിച്ച ഘടകങ്ങളുടെ സാന്നിദ്ധ്യവും വെളിപ്പെടുന്നു. രസതന്ത്രം, ജീവശാസ്ത്രം, ഇലക്ട്രോണിക്സ്, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളിലും ഇന്ന് കയോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഷ്റോഡിംഗർ സമവാക്യം പോലുള്ള രേഖീയ സമവാക്യങ്ങൾ പിന്തുടരുന്ന ക്വാണ്ടം ബലതന്ത്രത്തിൽ(Quantum Mechanic) കയോസ് നിലനിൽക്കുന്നില്ല, എങ്കിലും അവയുടെ ക്ലാസിക്കൽ സിസ്റ്റം [Classical System] കയോസ് കാണിക്കുമ്പോൾ ക്വാണ്ടം ബലതന്ത്രത്തിൽ [Quantum Mechanic] അതെങ്ങനെ പരിവർത്തന പെടുന്നു എന്ന പഠനമാണ് ക്വാണ്ടം കയോസ് (Quantum Chaos), ഇതേപ്പറ്റിയുളള പഠനങ്ങൾ ഇന്നും ശൈശവ ദശയിലാണ്. കയോസ് നിത്യജീവിതത്തിൽതിരുത്തുക രാഷ്ട്രീയം, ചരിത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ ശുദ്ധശാസ്ത്രേതര മേഖലകളിൽ കയോസിന്റെ സാന്നിദ്ധ്യം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ കാലാവസ്ഥാ നിരീക്ഷണം, മനശ്ശാസ്ത്രം, ആധുനിക വൈദ്യശാസ്ത്രം എന്നിവയിലും കയോസിന്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽതിരുത്തുക മസ്തിഷ്കം, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും പ്രതിരോധ ശേഷിയെയും കയോസ് സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആധുനിക വൈദ്യശാസ്ത്രം സമീപിക്കുന്നു. മസ്തിഷ്കത്തിലെ കയോസ് ആരോഗ്യലക്ഷണമായാണ് വിദഗ്ദ്ധർ കാണുന്നത്. അപസ്മാര രോഗികളിൽ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സയുടെ സാധ്യത ഈ പഠനങ്ങൾ തുറക്കുന്നുണ്ട്. ഇന്ത്യാനാപോളിസിലെ പർഡ്യൂ സർവകലാശാലയിലെ ഗവേഷകരായ റെയ്മ ലാർട്ടർ, റോബർട്ട് വർത്ത് എന്നിവർ ഭാഗികമായ അപസ്മാര ബാധയുളള മസ്തിഷ്കങ്ങളെ പഠന വിധേയമാക്കി. ക്രമരഹിതമായാണ് ആരോഗ്യവാനായ വ്യക്തിയിൽ മസ്തിഷ്കം പ്രവർത്തിക്കുന്നത്. എന്നാൽ അപസ്മാര രോഗം മസ്തിഷ്കത്തെ ഭാഗികമായി ബാധിക്കുന്നവരിൽ ആ ഭാഗത്തിന്റെ പ്രവർത്തനം അസാധാരണമാം വിധം ക്രമമാവുന്നതായി കാണപ്പെട്ടു. ഇത് ഒരു പ്രത്യേക അവസ്ഥയിൽ മറ്റു ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യും. ഇത്തരം രോഗികളിൽ ശസ്ത്രക്രിയ ചെയ്യുന്നത് ഓർമ്മക്കുറവ്, കാഴ്ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യാം. റെയ്മ ലാർട്ടർ, റോബർട്ട് വർത്ത് എന്നിവർ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ ക്രമവും ക്രമരഹിതവുമായ പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർ മാതൃകകളിൽ പരീക്ഷണങ്ങൾ നടത്തി. അരേഖീയമായ ഗണിത സമവാക്യങ്ങളുടെ സഹായത്തോടെ രോഗം ബാധിച്ച ഭാഗങ്ങൾ ഏത് അവസ്ഥയിലാണ് രോഗം ബാധിക്കാത്ത ഭാഗങ്ങളെ കീഴടക്കുന്നതെന്ന് നിർണ്ണയിച്ചു. രോഗബാധിതമായ ഭാഗവും ബാധിക്കാത്ത ഭാഗവും തമ്മിലുള്ള വിനിമയങ്ങളിലെ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ന്യൂറോണുകളുടെ ഈ വിനിമയങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗപ്പകർച്ചക്ക് തടയിടാമെന്നത് അപസ്മാര രോഗചികിത്സയിലെ സുപ്രധാനമായ കണ്ടുപിടിത്തമാണ്. ക്രമരഹിതമായ പ്രവർത്തനങ്ങളാണ് മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതെങ്കിൽ ക്രമമായ രീതിയിലാണ് ആരോഗ്യമുള്ള ഹൃദയം പ്രവർത്തിക്കുന്നത്. സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന ഹൃദയം ക്രമമായ വൈദ്യുത തരംഗങ്ങളിലൂടെയാണ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്. എന്നാൽ ഹൃദ്രോഗമുള്ള വ്യക്തികളിൽ ക്രമരഹിതമായി ഈ വൈദ്യുത തരംഗങ്ങൾ കണ്ടു വരുന്നു. ചെറിയ വൈദ്യുതാഘാതങ്ങളിലൂടെ ഈ ക്രമരാഹിത്യം ഇല്ലാതാക്കാൻ കഴിയുമോ എന്ന പരീക്ഷണങ്ങളിലാണ് വൈദ്യ ശാസ്ത്രം. സാമ്പത്തിക ശാസ്ത്രത്തിൽതിരുത്തുക ക്രമമായ മാറ്റങ്ങളാണ് സാമ്പത്തിക ശാസ്ത്രത്തിലെ പ്രവചനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാൽ സാമ്പത്തിക രംഗത്തെ യഥാർത്ഥ പ്രതിഭാസങ്ങൾ ഈ പ്രവചനങ്ങളെ എപ്പോഴും ശരി വെക്കാറില്ല. കമ്പോള സാമ്പത്തിക രംഗത്തെ അരേഖീയ പ്രതിഭാസങ്ങളാണ് ഈ പ്രവചനങ്ങളെ തകിടം മറിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റിലെ പ്രവചിക്കപ്പെടാത്ത വൻ തകർച്ചയും കുതിച്ചു ചാട്ടവും കയോസിന്റെ ഇടപെടലുകളിൽ പെടുന്നു. "https://ml.wikipedia.org/w/index.php?title=കയോസ്_സിദ്ധാന്തം&oldid=3256854" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... എം .സി.എഫ് സംസ്ഥാനതല ഉദ്ഘാടനം മേയ് 18ന് May 18 11:13 2022 Print This Article Share it With Friends by asianmetronews 0 Comments സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയായ ഓഫീസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് രണ്ടുമണിക്ക് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വികാസ്ഭവനിലെ എം.സി.എഫിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 100 ഓഫീസുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 32 കേന്ദ്രങ്ങളിൽ നിർമ്മാണം തുടങ്ങിയതിൽ 15 എണ്ണം പൂർത്തിയായി.
തുറമുഖം വന്നാല്‍ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്ന് മന്ത്രി | വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം | കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം | ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; രണ്ടര ലക്ഷം പേരെ പാര്‍പ്പിക്കാന്‍ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രം | സ്വർണവില താഴേക്ക്; വിപണി നിരക്ക് അറിയാം | വണ്ടി പൊളിക്കല്‍, മാരുതിക്കൊപ്പം കൈകോര്‍ത്ത് ഈ കമ്പനികളും! | ‘ദ കശ്‍മിര്‍ ഫയല്‍സ്’ പ്രൊപഗാൻഡ സിനിമ, ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ | ഗുണ്ടാസംഘങ്ങൾക്ക് തീവ്രവാദ ബന്ധം; ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ | സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത | വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം | സ്‌ക്വാഷ്: ഇന്ത്യയുടെ പുരുഷ ടീമിന് സ്വര്‍ണം Sports October 24, 2014 | Published by : Express Kerala Network ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഫൈനലില്‍ മലേഷ്യയെ 2-0ന് തോല്പ്പിച്ചായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഹരീന്ദര്‍ പാല്‍ സന്ധു, സൗരവ് ഘോഷാല്‍, മഹേഷ് മംഗോക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണമണിഞ്ഞത്. നേരത്തെ ഈയിനത്തില്‍ വനിതാ ടീം വെള്ളി സ്വന്തമാക്കിയിരുന്നു. ദീപിക പള്ളിക്കല്‍, അനക അലങ്കാമണി, ജോഷ്‌ന ചിന്നപ്പ എന്നിവരുടെ സഖ്യമാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനലില്‍ മലേഷ്യയോടാണ് ഇവര്‍ പരാജയപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം വെള്ളിയാണിത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
ഏതാനും കര്‍മ്മങ്ങള്‍ നാം അനുഭവിച്ചുകഴിഞ്ഞു. ചിലതിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി ഭാവിയില്‍ ഫലോന്മുഖമാകുന്ന ചിലതുണ്ട്. ആദ്യത്തേതു കഴിഞ്ഞുപോയി. വര്‍ത്തമാനമായ രണ്ടാമത്തേത് അവശ്യം അനുഭവിക്കണം. ഭാവിയില്‍ ഫലവത്താകുവാന്‍ പോകുന്നവയെ മാത്രമേ നമുക്കു ജയിച്ചടക്കാന്‍ സാധിക്കൂ. അതിലേക്കു നമ്മുടെ സര്‍വ്വശക്തികളും വിനിയോഗിക്കണം. പ്രതിപ്രസവദ്വാരാ സംസ്‌കാരങ്ങളെ നിരോധിക്കണമെന്നു പതഞ്ജലിമഹര്‍ഷി മുമ്പു പറഞ്ഞത് (2.10) ഇതുദ്ദേശിച്ചാണ്. 17. ദ്രഷ്ടൃദൃശ്യയോഃ സംയോഗോ ഹേയഹേതുഃ. ദ്രഷ്ടൃദൃശ്യയോഃ = ദ്രഷ്ടാവായ പുരുഷന്റെയും ദൃശ്യമായ ബുദ്ധിസത്വത്തിന്റെയും, സംയോഗഃ = സംയോഗസംബന്ധമാണ്, ഹേയഹേതുഃ = ഹേയമായ ദുഃഖത്തിന്റെ ഹേതു (കാരണം). ഹേയത്തിനു മൂലം ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയും സംയോഗമാകുന്നു. ആരാണ് ദ്രഷ്ടാവ്? പുരുഷന്‍, അതായത് ആത്മാവ്. ദൃശ്യമോ? അന്തഃകരണം (ബുദ്ധിസത്ത്വം) മുതല്‍ താഴോട്ടു സ്ഥൂലഭൂതങ്ങള്‍വരെയുള്ള സമസ്തപ്രകൃതികാര്യങ്ങളും. സുഖദുഃഖങ്ങളെല്ലാം പ്രകൃതിപുരുഷന്മാരുടെ സംയോഗത്തില്‍നിന്നാണു ജനിക്കുന്നത്. ഈ തത്ത്വശാസ്ത്രപ്രകാരം, പുരുഷന്‍ അസംഗനാണെങ്കിലും പ്രതിബിംബദ്വാരാ പ്രകൃതിയോടു ചേരുമ്പോള്‍ സുഖമോ ദുഃഖമോ അനുഭവിക്കുന്നവനെന്നപോലെ തോന്നുകയാണെന്നോര്‍ക്കണം. 18. പ്രകാശക്രിയാസ്ഥിതിശീലം ഭൂതേന്ദ്രിയാ – ത്മകം ഭോഗാപവര്‍ഗാര്‍ത്ഥം ദൃശ്യം. ദൃശ്യം ദൃശ്യം എന്നത്, പ്രകാശക്രിയാസ്ഥിതിശീലം പ്രകാശശീലം (സത്ത്വം), ക്രിയാശീലം (രജസ്സ്), സ്ഥിതിശീലം (തമസ്സ്) എന്നിവയോടുകൂടിയതും, ഭൂതേന്ദ്രിയാത്മകം സ്ഥൂല സൂക്ഷ്മങ്ങളായ ഭൂതങ്ങളും ഇന്ദ്രിയങ്ങളുമായ പരിണാമത്തോടു കൂടിയതും, ഭോഗാപവര്‍ഗാര്‍ഥം ഭോഗവും (സുഖദുഃഖാനു ഭവം) അപവര്‍ഗ്ഗവും (മോക്ഷം) ആയ പ്രയോജനത്തോടുകൂടി യതുമാകുന്നു. ദൃശ്യം, ജ്ഞാനം ക്രിയ സ്ഥിതി എന്ന സ്വഭാവമുള്ളതും ഭൂതങ്ങളും ഇന്ദ്രിയങ്ങളും ചേര്‍ന്നതും ദ്രഷ്ടാവിന്റെ ഭോഗത്തിനും മോക്ഷത്തിനും വേണ്ടിയുള്ളതുമാകുന്നു. ദൃശ്യമായ പ്രകൃതി ഭൂതേന്ദ്രിയാത്മകവും – സമസ്തവിശ്വത്തിനും ഉപാദാനഭൂതമായ സ്ഥൂലസൂക്ഷ്മഭൂതങ്ങളും ഇന്ദ്രിയാന്തഃകരണങ്ങളും ചേര്‍ന്നതും – സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ സ്വരൂപവുമാകുന്നു. ഈ സമസ്തപ്രകൃതിയുടെയും പ്രയോജനമെന്ത്? പുരുഷന്റെ അനുഭവം (ഭോഗം). പുരുഷന്‍ തന്റെ മഹത്തായ ദിവ്യ(ചൈതന്യ)സ്വഭാവത്തെ വിസ്മരിച്ചതുപോലിരിക്കുന്നു. അതിനൊരു കഥയുണ്ട്. ഒരിക്കല്‍ ദേവരാജാവായ ഇന്ദ്രന്‍ ചേറ്റില്‍ നീന്തിത്തിമര്‍ക്കുന്ന ഒരു പന്നിയായി ജീവിക്കാനിടയായി. മൂപ്പര്‍ക്ക് ഒരു പെണ്‍പന്നിയും ഒട്ടനവധി പന്നിക്കുട്ടികളും – ആ ജീവതം തനിക്കു ബഹുസുഖമായി തോന്നി. ഈ ദുരവസ്ഥ കണ്ട് ചില ദേവന്മാര്‍ ഇന്ദ്രന്റെ സമീപത്തു ചെന്നു പറഞ്ഞു; ‘പ്രഭോ, അങ്ങു ദേവദേവനാണ്. സര്‍വദേവന്മാരും അങ്ങയുടെ ആജ്ഞാനുവര്‍ത്തികളാണല്ലോ. എന്തിനിവിടെ കിടക്കുന്നു?’ എന്നാല്‍ ഇന്ദ്രന്‍ പറഞ്ഞു; ‘അതു സാരമില്ല, എനിക്കിവിടെ ബഹുസുഖമാണ്. ഈ പെണ്‍പന്നിയും പന്നിക്കുട്ടികളുമുള്ളപ്പോള്‍ സ്വര്‍ഗ്ഗം എനിക്കു വേണ്ടേ വേണ്ട.’ പാവപ്പെട്ട ദേവന്മാര്‍ കുഴങ്ങി. അവര്‍ കുറച്ചാലോചിച്ചശേഷം ഒടുവില്‍ പന്നികളെ ഓരോന്നായി കൊല്ലാന്‍ നിശ്ചയിച്ചു. എല്ലാം ചത്തൊടുങ്ങിയപ്പോള്‍ ഇന്ദ്രന്‍ ആര്‍ത്തനായി നിലവിളിച്ചുതുടങ്ങി. അവസാനം അവര്‍ ഇന്ദ്രന്റെ സൂകരദേഹത്തെയും പിളര്‍ന്നു. അങ്ങനെ ഇന്ദ്രന്‍ പുറത്തുവന്നപ്പോള്‍, താന്‍ അതുവരെ എന്തൊരു ബീഭത്‌സമായ സ്വപ്നമാണു കണ്ടിരുന്നതെന്നോര്‍ത്തു ചിരിച്ചുപോയി. ‘ഞാന്‍, ദേവദവന്‍, ഒരു പന്നിയായിക്കിടക്കുക! എന്നിട്ടു പന്നിജീവിതംതന്നെ യഥാര്‍ത്ഥജീവിതം എന്നു വിചാരിക്കുക! അതുംപോരാ, ലോകമെല്ലാം പന്നിയെപ്പോലെ ജീവിക്കുമാറകണമെന്നും ആഗ്രഹിക്കുക!’ പുരുഷന്‍ പ്രകൃതിയോടു താദാത്മ്യം പ്രാപിക്കുമ്പോള്‍ താന്‍ നിത്യശുദ്ധനും നിരുപാധികനുമാണെന്ന പരമാര്‍ത്ഥം മറന്നുപോകുന്നു. പുരുഷന്‍ പ്രേമിക്കുകയല്ല, അതു പ്രേമ (ആനന്ദ)സ്വരൂപംതന്നെയാണ്. പുരുഷന്‍ ഉണ്ടായിരിക്കുകയല്ല, അത് ഉണ്മ(സത്)തന്നെയാണ്. അറിയുകയല്ല, അത് അറിവു (ചിത്, ജ്ഞാനം)തന്നെയാണ്. ആത്മാവ് ഉണ്ടെന്നോ, അറിയുന്നുവെന്നോ, പ്രേമിക്കുന്നുവെന്നോ പറയുന്നതു തെറ്റാണ്. സത്തയും ജ്ഞാനവും പ്രേമ(ആനന്ദ)വും പുരുഷന്റെ ഗുണങ്ങളല്ല, അവ പുരുഷസ്വരൂപം (സത്-ചിദ്-ആനന്ദം) തന്നെയാകുന്നു. മറ്റു വസ്തുക്കളില്‍ ഇവ പ്രതിഫലിക്കുമ്പോള്‍ ആ വസ്തുക്കള്‍ക്ക് ഈ ഗുണങ്ങളുണ്ടെന്നു പറയാം. അവ പുരുഷഗുണങ്ങളല്ല. പ്രത്യുത പുരുഷന്‍തന്നെയാകുന്നു. പരമാത്മാവും ഭൂമാവും അജനും അമൃതനുമായ ആ പുരുഷന്‍ സ്വമഹിമയില്‍ പ്രതിഷ്ഠിതനാകുന്നു. എന്നാലിപ്പോള്‍ നിങ്ങള്‍ അതിന്റെ അടുത്തുചെന്ന്, ‘നീ പന്നിയല്ലല്ലോ’ എന്നു പറഞ്ഞാല്‍ അതു ചീറ്റാനും കടിക്കാനും തുടങ്ങും, അത്രമാത്രം അധഃപതിച്ചതാണ് അതിന്റെ സ്ഥിതി. ഈ മായയില്‍, ഈ സ്വപ്നലോകത്തില്‍, വിഹരിക്കുന്ന നമ്മുടെയെല്ലാം കഥ ഇതുതന്നെ. ഇവിടെ സര്‍വ്വവും ദുഃഖം, കരച്ചിലും പിഴിച്ചിലുമേ എങ്ങുമുള്ളു. ഏതാനും പൊന്‍പന്തു കളിട്ടുരുട്ടുകയും അവയെ കയ്ക്കലാക്കാന്‍ എല്ലാവരുംകൂടി കലശല്‍കൂട്ടുകയുമത്രേ ഈ ജീവിതം. നിങ്ങള്‍ ഒരിക്കലും നിയമബദ്ധരല്ല, നിങ്ങളെ പ്രകൃതി ഒരുകാലത്തും ബന്ധിച്ചിട്ടില്ല എന്നാണു യോഗി പറയുന്നത്. അതു പഠിക്കാനുള്ള ക്ഷമയുണ്ടാകണം. പുരുഷന് എങ്ങനെ ദുഃഖമുണ്ടാകുന്നുവെന്നു യോഗി കാണിച്ചുതരുന്നു; പ്രകൃതിസംയോഗവശാല്‍ പുരുഷനു മനസ്സിനോടും ബാഹ്യവിഷയങ്ങളോടും താദാത്മ്യം വരുന്നതു കൊണ്ടാണ് അവന്‍ ദുഃഖിയാവുന്നത്. എന്നിട്ട്, ഇതില്‍നിന്നു മോചിക്കാനുള്ള വഴി സ്വാനുഭവമാണെന്നും യോഗി പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഈ അനുഭവങ്ങളെല്ലാം ഉണ്ടാകണം. എന്നാല്‍ എത്രയും വേഗം അതു തീര്‍ക്കുക. നാം ഈ വലയില്‍ കുടു ങ്ങിപ്പോയി. ഇനി ഇതില്‍നിന്നു പുറത്തു കടക്കണം. നാം സ്വയമേവ ഈ കെണിയില്‍ പെട്ടതാണ്. നമ്മുടെ പ്രയത്‌നത്താല്‍ത്തന്നെ വേണം ഇതില്‍നിന്നു മോചിക്കുക. അതു കൊണ്ടു ഭാര്യാഭര്‍ത്തൃസ്നേഹവും ബന്ധുപ്രീതിയും ക്ഷുദ്രകാമങ്ങളുമെല്ലാം അനുഭവിച്ചുതീര്‍ത്തേക്കുക. നിങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ഒരു സമയവും വിസ്മരിക്കുന്നില്ലെങ്കില്‍ ഈ അനുഭവങ്ങളില്‍ക്കൂടിയെല്ലാം നിരപായം കടന്നുപോകാം. ഇതൊരു ക്ഷണികാവസ്ഥ മാത്രമാണെന്നും നമുക്കിതു കടന്നുചാടേണ്ടതാണെന്നും ഒരു കാലത്തും മറക്കരുത്. അനുഭവം – സുഖദുഃഖാനുഭവം – ആണു വലിയ ഗുരു. എന്നാല്‍ അത് അനുഭവം മാത്രമാണെന്നോര്‍ക്കുക. അതു നമ്മെ പടിപടിയായി ഉയര്‍ത്തി ഒടുവില്‍ സര്‍വ്വവിഷയങ്ങളും അത്യല്പവും, പുരുഷന്‍ അതിമഹത്തുമാണെന്നു വരുന്ന ഒരവസ്ഥയിലെത്തിക്കും. അപ്പോള്‍, മഹാജലധിയില്‍ ജലബിന്ദുകണക്കെ സമസ്തപ്രകൃതിയും തുച്ഛമായി തനിയെ തിരോഭവിക്കും. നമുക്കു പലേ അനുഭവങ്ങളില്‍ ക്കൂടിയും കടന്നുപോകേണ്ടതുണ്ട്. ഒരിക്കലും ലക്ഷ്യത്തെ മറക്കരുത്. [വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 309-312]
ലോൿസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലയ്ക്ക് ഇനിയങ്ങോട്ട് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നെങ്കിലും അതെല്ലാം പുല്ലുപോലെ ലംഘിക്കപ്പെടാനുള്ള സാദ്ധ്യതകളാണ് തെളിഞ്ഞ് കാണുന്നത്. ഫ്ലക്സ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയും ഇലക്ഷൻ കമ്മീഷനും ഒരേ നിലപാട് സ്വീകരിച്ച് കഴിഞ്ഞെങ്കിലും അതെല്ലാം എത്രത്തോളം നടപ്പിലാക്കപ്പെടുമെന്ന് കണ്ടറിയണം. നല്ലൊരു ശതമാനം തിരഞ്ഞെടുപ്പ് പരസ്യങ്ങൾ ചുമരെഴുത്തിലേക്കും തുണിയിലുള്ള പ്രിന്റിങ്ങിലേക്കും തിരിയുന്നെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇക്കണ്ട ഫ്ലക്സ് കമ്പനിക്കാർ എന്തെങ്കിലുമൊക്കെ ഉടായിപ്പുകളുമായി വരുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. മതപരമായ കാര്യങ്ങൾ പരാമർശിച്ചുകൊണ്ടുള്ള പ്രചരണങ്ങൾ പാടില്ലെന്ന് വിലക്കുകയും ആയതിനാൽ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകരുതെന്ന് എടുത്ത് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ആ നിരോധനം ലംഘിക്കുമെന്ന് ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരാൾ ലംഘിച്ചാൽ‌പ്പിന്നെ ‘ദേ അവര് ലംഘിച്ചല്ലോ അപ്പോൾപ്പിന്നെ ഞങ്ങൾക്കും ലംഘിക്കാമല്ലോ‘ എന്ന നിലയ്ക്കാണല്ലോ പ്രബുദ്ധരായ നമ്മുടെ പാർട്ടിക്കാരെല്ലാം ഇക്കാലമത്രയും നിയമങ്ങൾ അനുശാസിച്ചുകൊണ്ടിരിക്കുന്നത് ! എന്തായാലും നവസങ്കേതങ്ങൾ ഉപയോഗിച്ച് ഇത്തരം നിയമലംഘനങ്ങളേയും ചട്ടലംഘനങ്ങളേയും പിടികൂടാനുള്ള ശ്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തിക്കഴിഞ്ഞു. അതിന്റെ ഭാഗമായാണ് സി-വിജിൽ (cVIGIL) എന്ന ആൻഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ ഉള്ളവർക്കെല്ലം നിഷ്പ്രയാസം ഇത് ഡൌൺലോഡ് ചെയ്യാം. നിയമലംഘങ്ങൾ ഫോട്ടോകളായോ രണ്ട് മിനിറ്റ് വീഡിയോകളായോ അയച്ച് കൊടുക്കാം. 100 മിനിറ്റിനുള്ളിൽ നടപടിയുണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്ത് വേണം പടമെടുക്കാൻ. ജി.പി.എസ്.ട്രാക്ക് ചെയ്ത് ഫോട്ടോയുടെ ലൊക്കേഷൻ കണ്ടുപിടിച്ചാകും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുക. ഈ സൌകര്യം വോട്ടർമാർ കൃത്യമായി ഉപയോഗിക്കുക തന്നെ വേണം. തിരഞ്ഞെടുപ്പ് കാലത്തെങ്കിലും പാർട്ടിക്കാരും അവരുടെ അണികളും നടത്തുന്ന തോന്ന്യാസങ്ങൾക്കും തെമ്മാടിത്തരങ്ങൾക്കും ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും കടിഞ്ഞാണിടാൻ സമ്മതിദായകർക്ക് കഴിയണം. എറണാകുളം നഗരത്തിലെ ഒരു പ്രത്യേക കാര്യം ഈ അവസരത്തിൽ എടുത്ത് പറയണമെന്ന് ആഗ്രഹിക്കുന്നു. നഗരത്തിലെ റോഡുകൾ, പ്രത്യേകിച്ച് മെട്രോ പോകുന്ന വഴിക്കുന്ന റോഡുകൾ മോടി പിടിപ്പിക്കുകയും നടപ്പാതകൾ ഉണ്ടാക്കുകയും അതിനിടയ്ക്ക് സ്ഥിരമായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടല്ലോ ? ഈ ബാരിക്കേഡുകളിൽ പാർട്ടിക്കാരുടെ കൊടികളുടെ ബാഹുല്യം കാരണം റോഡിലും നടക്കാൻ പറ്റുന്നില്ല നടപ്പാതയിലും നടക്കാൻ പറ്റുന്നില്ല എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയുടെ ജാഥയോ സമ്മേളനമോ വരുമ്പോൾ ഇതൊരു സ്ഥിരം ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഈ ബാരിക്കേഡുകൾ കൊടികളെക്കൊണ്ട് നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ വിഷയത്തിൽ മുൻപ് ഞാൻ എഴുതിയത് ഇവിടെ വായിക്കാം. ചങ്ങമ്പുഴ പാർക്ക് മുതൽ ഇടപ്പള്ളി വരെ KMRL നട്ട് വളർത്തുന്ന തണൽമരങ്ങൾ മുറിച്ച് കളഞ്ഞിരിക്കുന്നതായി ഇന്ന് പത്രവാർത്തയുണ്ട്. പാർട്ടിക്കാർ സ്ഥാപിക്കാൻ പോകുന്ന കൊടികൾ മറക്കപ്പെടാതിരിക്കാൻ ആയിരിക്കണം രണ്ട് വർഷത്തോളം വളർച്ചയുള്ള ആ മരത്തൈകൾ മുറിച്ച് കളഞ്ഞതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഊഹം മാത്രമാണ്. മറ്റൊരു കാരണവും ആ മരങ്ങൾ നശിപ്പിച്ചതിന് പിന്നിലുണ്ടെങ്കിൽ ചിന്തിക്കാനാവുന്നില്ല. വരും ദിവസങ്ങളിൽ അവിടെയെല്ലാം കൊടികളും പരസ്യപ്പലകകളും ഉയർന്ന് വരുന്നതോടെ ഇക്കാര്യം ഉറപ്പിച്ച് പറയാനാകും. അതെന്തായാലും, അത്രയും മരങ്ങൾ നശിപ്പിച്ചവരെ ഏതെങ്കിലുമൊക്കെ സി.സി.ടീവി ക്യാമറകളിൽ നിന്ന് കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. അവരെ കണ്ടുപിടിച്ച് തക്കതായ ശിക്ഷ നൽകുക തന്നെ വേണം. തിരഞ്ഞെടുപ്പ് കാലത്ത് നടപ്പാതകളിലെ ഈ ബാരിക്കേഡുകളിൽ പാർട്ടിക്കൊടികൾ നാട്ടുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്തിരിക്കണം. തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ ചട്ടലംഘനങ്ങളും റിപ്പോർട്ട് ചെയ്തിരിക്കണം. അതിനായി ഞാൻ സി-വിജിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. പൊതുജനം എല്ലാവരും ഈ സൌകര്യം പ്രയോജനപ്പെടുത്തുക തന്നെ വേണം. ഒന്നുമില്ലെങ്കിലും ചട്ടലംഘനം നടത്തിയവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം എന്ത് നടപടി സ്വീകരിച്ചു എന്നൊരു ഓഡിറ്റിങ്ങ് നമുക്ക് നടത്താനെങ്കിലും ഈ സൌകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുക തന്നെ വേണം. വാൽക്കഷണം:- ഇടയ്ക്കിടയ്ക്ക് കേട്ട് നാം കോരിത്തരിക്കുന്ന ജനാധിപത്യം എന്ന ആ സാധനം തിരഞ്ഞെടുപ്പ് കാലങ്ങളിലെങ്കിലും ഇക്കൂട്ടരെക്കൊണ്ട് നടപ്പിലാക്കിക്കാൻ ജനത്തിന് കഴിയണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ‌പ്പിന്നെ സ്വേച്ഛാധിപതികളെക്കാളും കേമമായിട്ടാണല്ലോ നേതാക്കന്മാരുടെ രീതികൾ. Comments comments Post navigation ← വാർത്തേം കമന്റും – (പരമ്പര 63) അമൃതാനന്ദമയിയോട് ഒരപേക്ഷ → Leave a Reply Cancel reply Your email address will not be published. Required fields are marked * Name * Email * Website Comment You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong> Notice: It seems you have Javascript disabled in your Browser. In order to submit a comment to this post, please copy this code and paste it along with your comment: cc700586aeb21a7ee435d55af6a8b070
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് ആരംഭിച്ചിട്ടില്ല. തുടരുന്ന വേനലില്‍ ഇപ്പോഴും കാടുകളിലെ പുല്ലുകള്‍ ഉണങ്ങി തന്നെയാണ് നില്‍ക്കുന്നത് ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തേക്കടി വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ് ബോട്ടിങ് എന്നാല്‍ വേനല്‍ക്കാലത്ത് മഴയില്ലായിരുന്നുവെങ്കില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുമായിരുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ നിരോധനം വിനോദ സഞ്ചാര വ്യവസായത്തെ ബാധിച്ചു. എന്നിരുന്നാലും ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായിരുന്നു. തേക്കടിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സ്‌കൂള്‍ വേനല്‍ക്കാല അവധി മുതലാണ്. സാധരണയായി സഞ്ചാരികള്‍ തേക്കടിയില്‍ താമസിച്ച് സ്ഥലങ്ങള്‍ കണ്ടു മടങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ജല നിരപ്പ് താഴുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ വന്ന് കാഴ്ചകള്‍ കണ്ട് മടങ്ങുകയാണ് പതിവ് .
പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,... സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,... ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര... സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു... 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ... 29 കോളജുകളിലെ വികസന പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കും February 25 15:08 2022 Print This Article Share it With Friends by asianmetronews 0 Comments സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചുള്ള രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ(റൂസ) പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങൾ സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായിട്ടാകും ഉദ്ഘാടനം ചെയ്യുക. കലാലയങ്ങളുടെ മുഖഛായ മാറ്റുന്ന വികസന പ്രവൃത്തികളിൽ സർക്കാർ കോളജുകൾക്കു പുറമേ ഇതാദ്യമായി സർക്കാർ എയ്ഡഡ് കോളജുകൾക്കും സഹായം ലഭ്യമാക്കുകയാണെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. അതിനുള്ളിൽ ഇവളെ എനിക്ക് വളച്ചുതരണേ…. ഷാനുവിന്റെ ഉറക്കിനെ ആസ്വദിച്ചുകൊണ്ട് കാർ ലക്ഷ്യത്തിലേക്കു കുതിച്ചു… ഉറങ്ങുമ്പോ ആ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ഭാവം… ഞാനെന്റെ സ്വപ്നങ്ങൾ അവളോട് മനസുകൊണ്ട് പങ്കുവെച്ചു.. ആ മുഖത്തേക് നോക്കുമ്പോ എല്ലാം സമ്മദിച്ചപോലെ തോന്നി.. ഉണർന്നാലല്ലേ കാന്താരിയുടെ എരുവരിയു… വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോ പള്ളികണ്ടു ഞാൻ നിർത്തി. സ്ത്രീകൾക് സൗകര്യം ഉള്ളോണ്ട് അവരെയും വിളിച്ചുണർത്തി.. നിസ്കാരമൊക്കെ കഴിഞ് അടുത്തുള്ള ഹോട്ടലിൽ കയറി ചായയും കുടിച് വീണ്ടും യാത്ര തുടർന്നു.. ഉമ്മയും ഷാനുവും സംസാരിക്കുന്നുണ്ട്.. അവളോട് ചോദിക്കുന്നതിന് മൂളുക മാത്രമാണ് ചെയ്യുന്നത്. ഞാനുള്ളോണ്ടാവാം ഉമ്മയോടും മിണ്ടാത്തത്. ഒമ്പതു മണിയായപ്പോ ഹോട്ടലിൽ കയറി. എന്താ കഴിക്കാൻ വേണ്ടേ എന്നു രണ്ടാൾക്കും… ഓർഡർ കൊടുത്തോളു ഉമ്മാ.. ഷാനു നിനക്കെന്താ വേണ്ടേ… ഉമ്മയുടെ ചോദ്യത്തിന് എന്തായാലും മതി എന്നായിരുന്നു മറുപടി… ഒടുവിൽ ഞാൻ തന്നെ ഓർഡർ ചെയ്തു. അവരോടൊക്കെ ചോദിച്ച എന്നെവേണ്ടേ തല്ലാൻ… ഭക്ഷണം കഴിച്ചു വീട്ടിലെത്തിയപ്പോ പതിനൊന്നുമണിക്ക് പത്തുമിനിറ്റ് ഒള്ളൂ..
പാലക്കാട് കുരിശാംകുളത്ത് മലയാളക്കരയിലെ ആദ്യ സെവൻസിന് ഇറങ്ങിയ ബൂട്ടിയ ഫുട്ബോൾ പ്രേമികളുടെ മനസ്സു നിറച്ച മടങ്ങി. ഇന്നലെ നൂറണി ആർട്ടിഫിഷ്യൽ ടർഫ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ബൂട്ടിയ ഉദ്ഘാടനത്തിനു ശേഷം ഐ എം വിജയന്റെ ക്ഷണ പ്രകാരമാണ് ഉഷാ എഫ് സി തൃശ്ശൂരിന്റെ ജേഴ്സിയിൽ കുരിശാംകുളം മൈതാനത്ത് കളിക്കാനിറങ്ങിയത്. ഒരു കാലത്ത് ഇന്ത്യയുടെ ഇതിഹാസങ്ങളായ ബൂട്ടിയയും ഐ എം വിജയനും ഒരുമിച്ച് പന്തു തട്ടുന്നത് കാണാൻ പതിനായിരങ്ങളാണ് ഇന്നലെ കുരിശാംകുളത്ത് എത്തിയത്. കളികു മുമൊ ഇരുവരും മൈതാനത്ത് ഇറങ്ങിയപ്പോൾ തുടങ്ങിയ ആരവം നിലച്ചില്ല. എ വൈ സി ഉച്ചാരക്കടവിനെതിരെ ഇറങ്ങിയ ഉഷാ എഫ് സിക്ക് പക്ഷെ മത്സരം ജയിക്കാനായില്ല. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഉഷാ എഫ് സിക്ക് ഇന്നലെ നേരിടേണ്ടി വന്നത്. മത്സര ഫലക് എന്തായിരുന്നാലും കളി കാണാൻ എത്തിയവരും ഒപ്പം കളിച്ചവരും ഒക്കെ ഇന്ത്യൻ ഇതിഹാസത്തെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു. ഐ എം വിജയനും ബൂട്ടിയയും കൂടാതെ ധനരാജും മുൻ അൽ മദീന ചെർപ്പുള്ളശ്ശേരി താരം റാഫിയും ഉഷാ എഫ് സിക്കു വേണ്ടി ബൂട്ടുകെട്ടിയിരുന്നു. boottiyaSevens Share WhatsAppFacebookTwitterTelegramEmail Midlaj Malayalam sports journalist with more than 6 years of digital journalism experience, passionate about reporting amateur and professional sporting news and events in an engaging format
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
സുന്ദരമായ മുടിയ്ക്ക് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ ജീവിതശൈലി, ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ മുടി അൽപ്പം ശ്രദ്ധയും ശരിയായ ഭക്ഷണരീതിയും കൊണ്ട് സാധ്യമാക്കാം.ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. താരന്‍, മുടി പൊട്ടിപോവൽ, മുടികൊഴിച്ചിൽ എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും. മുടി സുന്ദരവും ഇടതൂര്‍ന്നതുമാകാന്‍ പുറമേയുള്ള പരിചരണം പോലെതന്നെ നമ്മുടെ ഭക്ഷണ ക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ശരിയായ പോഷകാഹാരമില്ലാതെ മുടി വളരില്ല എന്നതാണ് ഇതിന് കാരണം. നിങ്ങളുടെ മുടി വളരെ നേര്‍ത്തതാണ് എങ്കില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. ശരിയായ പോഷകാഹാരക്കുറവ്, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ്, അനീമിയ, എന്നീ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണുക. സന്തുലിതമായ വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം പോഷകങ്ങളുടെ കുറവ് നികത്താൻ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ശരീരത്തോട് കാണിക്കുന്ന ഏത് അവഗണനയും നിങ്ങളുടെ മുടിയിൽ പ്രതിഫലിക്കും. അതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക. മുടി ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുക പതിവായി മുടി കൊഴിയുകയും അറ്റം പിളരുകയും ചെയ്യുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ചില സമയങ്ങളിൽ വ്യക്തമായ കാരണങ്ങളില്ലാതെ നമ്മുടെ മുടി കനംകുറഞ്ഞതും ദുർബലമാകുന്നതും വലിയ പ്രശ്‌നമാണ്. അതായത് മുടിയിൽ താരനും അണുബാധയും ഇല്ലെങ്കിലും മുടി താനേ കൊഴിയാൻ തുടങ്ങും. ഇതുമൂലം മുടിയുടെ കനം കുറയുന്നു. ഈ സമയത്ത് മുടിയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്‌. വീതിയേറിയ പല്ലുകളുള്ള ചീപ്പുകൾ ഉപയോഗിക്കുക, സ്കാർഫുകൾ, തൊപ്പികൾ അല്ലെങ്കിൽ കുടകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ തലമുടി സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക, രാസവസ്തുക്കള്‍ ഇല്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക, ചൂടുവെള്ളം ഉപയോഗിക്കരുത്. മുടി സ്വാഭാവികമായി ഉണക്കണം പരമ്പരാഗത മുടി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക എല്ലാ ആഴ്ചയും എണ്ണ തേച്ച് നന്നായി മുടി മസാജ് ചെയ്യുക, ഹെയര്‍ മാസ്ക് ഉപയോഗിക്കുക. മുടി സംരക്ഷിക്കാന്‍ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക മുടിയുടെ അളവും ഘടനയും അനുസരിച്ച് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താത്ത ഷാംപൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കുക. മികച്ച ഉൽപ്പന്നങ്ങൾക്കായി നിങ്ങളുടെ ഹെയർഡ്രെസ്സറുമായി ബന്ധപ്പെടുക, അവ മിതമായി ഉപയോഗിക്കുക. അമിതമായ ഉൽപ്പന്ന ഉപയോഗം മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും മുടിയുടെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കുക മുടിയുടെ വളർച്ചയെ ബാധിക്കുന്ന മറ്റൊരു ഘടകം സമ്മർദ്ദമാണ്, അതിനാൽ ധ്യാനം, വ്യായാമം, പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യുക. നിങ്ങൾ സന്തുഷ്ടരെങ്കില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടും. മെച്ചപ്പെട്ട രക്തചംക്രമണം, മെച്ചപ്പെട്ട മാനസികാവസ്ഥ, വർദ്ധിച്ച ഊർജ്ജം, മെച്ചപ്പെട്ട ഉറക്കം എന്നിവയുൾപ്പെടെ പതിവ് വ്യായാമത്തിന് നിരവധി ഗുണങ്ങളുണ്ട്. ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. More News Middle East & Gulf കുവൈറ്റില്‍ ശൈത്യകാലാരംഭത്തിനൊപ്പം നോയമ്പുകാലവും. കപ്പയും ഞണ്ടും, കപ്പ-ചെറുപയര്‍ പുഴുക്ക് എന്നിവയ്ക്കൊക്കെയുണ്ട് ആരോഗ്യ സവിശേഷതകള്‍. ഡിസംബര്‍ ആഘോഷിക്കാന്‍ കേരളത്തനിമയില്‍ വിഭവങ്ങളൊരുക്കി കാലിക്കട്ട... കുവൈറ്റ്: ക്രൈസ്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നോയമ്പ്. കുവൈറ്റിലാണെങ്കില്‍ ശൈത്യകാലത്തിന്‍റെ ആരംഭവും. പിറവിക്കാലത്തിന്‍റെ സന്തോഷവും പുറത്തു കുളിരുംകൂടിയാകുമ്പോള്‍ ജനങ്ങള്‍ സാസ്വദിച്ച് ആഘോഷിക്കുന്ന കാലം. അവരുടെ ആഘോഷങ്ങള്‍ക്ക് രുചികളുടെ ഉല്‍സവമേളം ഒരുക്കാനുള്ള പുറപ്പാടിലാണ് കുവൈറ്റ് കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ്. നോമ്പ് കാലത്ത് എന്ത് രുചിയുല്‍സവം എന്ന് ചോദിക്കരുത് ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് കുവൈറ്റിലെ പ്രവാസി മലയാളികളുടെ കേരളമായ അബ്ബാസിയയിലെ കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ് നല്‍കുന്നത്. നോയമ്പ് നോക്കുന്നവര്‍ക്ക് പ്രത്യേക വിഭവങ്ങള്‍, അതും കേരളത്തിന്‍റെ പരമ്പരാഗത തനിമയില്‍ ഒരുക്കുകയാണിവിടെ. […] Europe ആഴ്ചയില്‍ നാലു ദിവസം ജോലി: ബ്രിട്ടനില്‍ ട്രെന്‍ഡ് വ്യാപകമാകുന്നു ലണ്ടന്‍: ഫോര്‍~ഡേ വീക്ക് സംവിധാനം ബ്രിട്ടനില്‍ ട്രെന്‍ഡാകുന്നു. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാന്‍ രാജ്യത്തെ നൂറ് സ്വകാര്യ കമ്പനികള്‍ കൂടി തീരുമാനമെടുത്തു കഴിഞ്ഞു. ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താലും ശമ്പളത്തില്‍ കുറവ് വരില്ല. ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ നൂറു കമ്പനികളിലായി 2600~ഓളം ജീവനക്കാരുണ്ട്. ആറ്റം ബാങ്ക്, ഗ്ളോബല്‍ മാര്‍ക്കറ്റിങ് കമ്പനിയായ അവിന്‍ എന്നിവയാണ് ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിലെ രണ്ട് വമ്പന്മാര്‍. രണ്ട് കമ്പനികളിലുമായി 450~ഓളം ജീവനക്കാര്‍ക്ക് യു.കെയിലുണ്ട്. ജോലി സമയം […] Europe എണ്ണക്കപ്പലിനടിയില്‍ അള്ളിപ്പിടിച്ച് 5000 കിലോമീറ്റര്‍ മാഡ്രിഡ്: എണ്ണക്കപ്പലിനു കീഴില്‍ അള്ളിപ്പിടിച്ച് യാത്ര ചെയ്ത് മൂന്ന് നൈജീരിയന്‍ അഭയാര്‍ഥികള്‍ സ്പെയ്നിലെത്തി. 11 ദിവസവും അയ്യായിരം കിലോമീറ്ററും (2700 നോട്ടിക്കല്‍ മൈല്‍) നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്പെയിനിലെ കാനറി ഐലന്‍ഡ്സിലെത്തിയ ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമായ റഡറില്‍ കയറിയാണ് മൂവരും യാത്ര ചെയ്തത്. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്ററ് ഗാര്‍ഡ് പുറത്തുവിട്ടു. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരികെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. Delhi തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി ബിൽക്കിസ് ബാനു ന്യൂഡൽഹി: തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തരം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക േചാദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി. […] Europe ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിട്ടന്‍ ലണ്ടന്‍: ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങുണ്ടെന്നും സുനാക് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. Europe ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ശ്രമം. ഇത്തരത്തില്‍ അഞ്ഞൂറിലധികം ഉത്പന്നങ്ങളുടെ ലിസ്ററും റഷ്യ ഇന്ത്യയ്ക്കു നല്‍കിയതായാണ് വിവരം. പാക്കേജിങ് ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്കൃത പേപ്പര്‍ ഉത്പന്നം, ടെക്സ്റൈ്റല്‍, ലോഹ ഉത്പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ നീക്കം. റഷ്യയില്‍നിന്നുള്ള ആവശ്യം വര്‍ധിച്ചു […] ലേറ്റസ്റ്റ് ന്യൂസ് ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക്; ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ തിരുവനന്തപുരം: കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ക്യാബിനറ്റ്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ ബി.അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധി വിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്. ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ. വിഷയത്തിൽ ഒതുങ്ങി നിന്നാവണം കുറിപ്പുകൾ. മന്ത്രിസഭയുടെ അഭിപ്രായം ചീഫ് സെക്രട്ടറി ബി.അശോകിനെ അറിയിക്കും. ബില്ലിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് ബി.അശോകിന്റെ കുറിപ്പിൽ പറയുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് […] Business എച്ച്‌ഡിഎഫ്‌സി എർഗോ അതിന്റെ ഒപ്റ്റിമ സെക്യൂർ ഉപഭോക്താക്കൾക്കായി ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ പലിശ രഹിത തവണവ്യവസ്ഥാ തിരഞ്ഞെടുക്കലുകൾ അവതരിപ്പിക്കുന്നു മുംബൈ: ഇന്ത്യയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി, ഒപ്റ്റിമ സെക്യൂർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ തവണകളായി പ്രീമിയം പേയ്‌മെന്റ് ഓപ്ഷന്റെ മാര്‍ഗ്ഗം തെളിയ്‌ക്കുന്ന സവിശേഷത അവതരിപ്പിക്കുന്നു. ഈ സവിശേഷതയുടെ അവതരണത്തോടെ, ആരോഗ്യ ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമാക്കാനും ബൃഹത്തായ ഉപഭോക്താക്കളെ കൂടുതൽ ഇൻഷുറൻസ് ചേര്‍ക്കലുകളിലേക്ക്‌ നയിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഒപ്റ്റിമ സെക്യൂർ പ്ലാനിന്റെ പ്രാഥമിക പുതിയ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു: പ്രീമിയം പേയ്‌മെന്റിനുള്ള തവണ ഓപ്ഷൻ: അധികമായിട്ടുള്ള സാമ്പത്തിക […] Europe ജര്‍മ്മനിയില്‍ ശമ്പളത്തോടുകൂടിയ പിതൃത്വ അവധി 2024 മുതല്‍ ബര്‍ലിന്‍: ജര്‍മ്മനിയില്‍ ആദ്യമായി പിതാക്കന്മാര്‍ക്ക് അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ച ശമ്പളമുള്ള ജോലി അവധി ലഭിക്കുമെന്ന് കുടുംബ മന്ത്രി ലിസ പോസ് അറിയിച്ചു. 2024 മുതല്‍, ജര്‍മ്മനിയിലെ പിതാക്കന്മാര്‍ക്ക് അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് പണം ശമ്പളത്തോടുകൂടിയ Vaterschaftsurlaub (പിതൃത്വ അവധി) സ്വയമേവ ലഭിക്കും. മുമ്പ്, ജനനദിവസം ഒഴികെ ഇത്തരത്തിലുള്ള ഉറപ്പായ അവധിയൊന്നും ഉണ്ടായിരുന്നില്ല. 2023~ല്‍ പിതൃത്വ അവധി നിയമമാക്കുന്നത് സംബന്ധിച്ച് ജര്‍മ്മനിയുടെ സഖ്യസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും “ചെറുകിട, ഇടത്തരം ബിസിനസുകളുടെ പ്രയാസകരമായ സാഹചര്യം കാരണം പദ്ധതികള്‍ […] Load More Don't Miss കേരളം ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ […] കേരളം മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ് കോഴിക്കോട്: മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ […] കേരളം കൊലപാതക സാധ്യത പരിശോധിക്കണം; മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […] ദേശീയം ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ല; സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ല, ‘കെയറിങ്’ കാമുകനായിരുന്നു അഫ്താബെന്ന്... ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു. വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ […] സ്പോർട്സ് വാർത്തകൾ ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുത്; ഫുട്‌ബോള്‍ ആഘോഷങ്ങളില്‍ കേരള പൊലീസ് തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം. ‘അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക’. എന്നാണ് കേരള പൊലീസ് കുറിച്ചത്. സ്പോർട്സ് വാർത്തകൾ ‘‘വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. അദ്ദേഹത്തിന് ഇനി ഐപിഎൽ വരെ കാത്തിരിക്കണം, ‌താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ്... ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […] കേരളം മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണം കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]
മമ്മൂട്ടി ചിത്രം ‘കാതലിലൂടെ’ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയ തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക വർഷങ്ങൾക്ക് ശേഷം മറ്റൊരു ഭാഷയിലേക്ക് കൂടി തിരിച്ച് വരികയാണ്. നീണ്ട ഇടവേളയ്‍ക്ക് ശേഷം ഹിന്ദി ചിത്രത്തിലേക്കാണ് ജ്യോതിക എത്തുന്നത്. ‘ശ്രീ’ എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. രാജ്‍കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുക. വൈകാതെ ‘ശ്രീ’യെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട് വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ശ്രീ’. തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്‍പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. ‘ബൊള്ളന്റ് ഇൻഡസ്‍ട്രീസ്’ എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്‍പന്നങ്ങള്‍ വാങ്ങി. ടാറ്റാ ഗ്രൂപ്പ് മുൻ ചെയര്‍മാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്മയകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍. ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ‘കാതല്‍’ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് ‘കാതല്‍’.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പ്രേം ചാന്ദ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 90 പിന്നിട്ട വെള്ളിത്തിരയിലെ പെൺപോരാട്ടങ്ങൾക്ക് ആദ്യനായിക പി.കെ. റോസിയുടെ വെളളിത്തിര പ്രവേശത്തിൻ്റെയും വിഗതകുമാരൻ്റെ തിയറ്റർ യാത്രക്കും 92 വയസ്സ് പിന്നിടുന്നു . ചരിത്രത്തിലെ ഏറ്റവും നീണ്ട കൂട്ട മറവിയുടെ തിരുത്താണ് നാടുകടത്തപ്പെട്ട റോസിയുടെ മലയാളക്കരയിലേക്കുള്ള തിരിച്ചു വരവ്. അതിന്നും പൂർണ്ണമല്ല .ഒരു തുടർ പോരാട്ടമാണിത്. തിരിഞ്ഞു നോക്കുമ്പോൾ ഇന്നും നഷ്ടബോധം തോന്നുന്ന ഒരു മുഹൂർത്തമാണ് 2004 ഏപ്രിൽ നാലിൻ്റെ ചിത്രഭൂമി പെൺപതിപ്പിൻ്റെ കവർ ചിത്രം റോസിയുടെ ആർട്ടിസ്റ്റ് പ്രദീപ്കുമാർ വരച്ച ഛായാപടം ആകാതെ പോയത്. ചലച്ചിത്ര ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ൻ പി.കെ. റോസിയെ ഓർമ്മപ്പെടുത്തി ചിത്രഭൂമിയിലേക്കയച്ച ഒരു കത്തിനെ കവർ സ്റ്റോറിയായി നൽകാനുള്ള തീരുമാനവുമായാണ് പെൺപതിപ്പിൻ്റെ പണി തുടങ്ങിയത് . എന്നാൽ അവസാന നിമിഷത്തിലാണ് മാർക്കറ്റിങ്ങിലെ അടുത്ത സുഹൃത്തുക്കൾ ഒരാശങ്ക അറിയിച്ചത് : ആദ്യമായാണ് ചിത്രഭൂമിക്ക് ഒരു വർഷികപ്പതിപ്പ് ഇറങ്ങുന്നത്. വെള്ളിത്തിരയിലെ തിളങ്ങുന്ന താരങ്ങളൊന്നുമല്ലാതെ (അതാണ് പതിവ് ) ആരും അറിയപ്പെടാത്ത ഒരു ഛായാപടം കവറായി വന്നാൽ വിറ്റുപോയില്ലെങ്കിൽ പിന്നെ വലിയ ബാധ്യത വരും. അത് തുടർ ലക്കങ്ങളെ ബാധിക്കും. ഒരു ദളിത് നായിക മലയാള സിനിമയിൽ എന്തു കൊണ്ട് ഉണ്ടാകുന്നില്ല എന്ന കമ്പോള യുക്തി ഇങ്ങിനെക്കൂടിയാകാം തീരുമാനങ്ങളിൽ പണിയെടുക്കുന്നത്. ഏതായാലും അവസാന നിമിഷം വിറ്റുപോവുക എന്നതാണ് പ്രധാനം എന്ന തത്വശാസ്ത്രം അംഗീകരിക്കപ്പെട്ടതോടെ കവർ ചിത്രം പി.കെ. റോസിയിൽ നിന്നും മഞ്ജുവാര്യരിലേക്ക് മാറി. മഞ്ജു അന്ന് സിനിമയില്ല. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ മഞ്ജുവിൻ്റെ സിനിമയിൽ നിന്നും വിട പറയും മുമ്പ് ജമേഷ് കോട്ടക്കൽ നടത്തിയ അവസാനത്തെ അപ്രകാശിത ഫോട്ടോ ഷൂട്ട് അങ്ങിനെ പി.കെ. റോസിക്ക് വച്ച ഇടം കവർന്നു. വിവാഹത്തോടെ അപ്രത്യക്ഷമാകുന്ന നായികാജീവിതത്തിൻ്റെ പ്രതീകമായിരുന്നു മഞ്ജു അന്ന്. ആദ്യനായിക ദുരന്ത നായിക എന്ന് തലക്കെട്ടിട്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ കത്ത് കവർ സ്റ്റോറിയാക്കി നൽകിയ പെൺപതിപ്പ് പക്ഷേ മാർക്കററിൽ ഇറങ്ങിയ ഉടനെ സൂപ്പർ ഹിറ്റായി. മഞ്ജുവിൻ്റെ കവർ ഗുണം ചെയ്തു എന്നതും നിശ്ചയം. എന്നാൽ പെൺപതിപ്പിൽ ഏറ്റവും ദൂരവ്യപകമായ പ്രത്യാഘാതമുണ്ടാക്കിയതും തിരുത്തലുകൾക്ക് ചർച്ചകൾക്കും നിമിത്തമായതും ചേലങ്ങാട്ടിൻ്റെ ആദ്യനായിക ദുരന്ത നായിക എന്ന കവർ സ്റ്റോറി തന്നെയായിരുന്നു. ഫോൺ കോളുകളും കത്തുകളും പ്രവഹിച്ചു. തുടർചലനങ്ങൾ നിരന്തരമുണ്ടായി. ജെ.സി.ഡാനിയേലിൻ്റെ മകൻ ഹാരിസ് ഡാനിയേൽ വിളിച്ചു. ചിത്രഭൂമി ലക്കം ആവശ്യപ്പെട്ട് കത്തെഴുതി. കുന്നുകൂഴി മണി എന്ന ദളിത് ചരിത്രകാരൻ്റെ ഇടപെടലും കുരീപ്പുഴ ശ്രീകുമാർ ചിത്രഭൂമിയിലേക്ക് എഴുതിയ നടിയുടെ രാത്രികൾ എന്ന കവിതയും പി.കെ. റോസിയുടെ വീണ്ടും ലൈംലൈറ്റിലേക്ക് കൊണ്ടുവന്നു. കുന്നുകുഴി മണി തുടർ ചരിത്രം എഴുതി. ചിത്രഭൂമി സബ്ബ് എഡിറ്റർ ജി. ജ്യോതിലാൽ കുന്നുകുഴി മണി നിർദ്ദേശിച്ച വഴികളിലൂടെ തിരുവനന്തപുരം മുതൽ ചെന്നൈയുടെ വിവിധ പ്രദേശങ്ങളിലൂടെ അലഞ്ഞ് റോസി കടന്നു പോയ വഴികളിൽ ബാക്കി നിൽക്കുന്ന ചരിത്രത്തിൻ്റെ അംശങ്ങൾ തേടിപ്പിടിച്ചു ചിത്രഭൂമിയിൽ പരമ്പരയായി എഴുതി. അപ്പോഴൊന്നും റോസിയുടെ ഒരു ഛായാപടം ഇല്ലായിരുന്നു. പ്രദീപിൻ്റെ പെയിൻ്റിങ് ആയിരുന്നു റോസി. 2005 ലെ ഐ.എഫ്.എഫ്.കെ.യിൽ റോസിയുടെ ഓർമ്മക്ക് ഒരു കുട്ടം പേർ നോട്ടീസടിച്ച് ആദ്യനായികയുടെ ആദൃശ്യത ഫെസ്റ്റിവലിനെ ഓർമ്മപ്പെടുത്തി. കുരീപ്പുഴ ശ്രീകമാറിൻ്റെ നടിയുടെ രാത്രികൾ പലരും പുന:പ്രസിദ്ധീകരിച്ചു. റോസിയുടെ വഴിതേടിപ്പോയ ജ്യോതി ലാലിനെ റോസി സമിതി പുരസ്കാരം നൽകി ആദരിച്ചു. 2004-2008 കാലത്ത് റോസിയുടെ ജീവിതം പലർക്കും സ്വന്തം സൃഷ്ടികൾക്ക് പ്രചോദനമായിട്ടുണ്ടാകും എന്നുറപ്പാണ്. ദീദി വെളളിത്തിരക്ക് അകത്തും പുറത്തുമുള്ള സ്ത്രീ എന്ന വിഷയത്തിൽ നടത്തി വരുന്ന ഗവേഷണമായിരുന്നു എനിക്ക് ചിത്രഭൂമി പെൺപതിപ്പിന് പ്രചോദനമായിരുന്നത്. എന്നാൽ അതിലൂടെ പുറത്ത് വന്ന റോസിയുടെ കഥ ദീദിക്ക് ഒരു നായികാ ജീവിതത്തെ ആസ്പദമാക്കിയുള്ള തിരക്കഥക്കുള്ള ഊർജ്ജമായി . റോസി, ശ്രീവിദ്യ തുടങ്ങി രണ്ട് നായികമാരുടെ ജീവിതം പ്രധാന ഓർമ്മയായി ഒരു നായികാ ജീവിതത്തിൻ്റെ ഭൂതവും വർത്തമാനവും പറയുന്ന നായിക എന്ന തിരക്കഥ അങ്ങിനെ ഉണ്ടായി. കോടമ്പക്കത്തിൻ്റെ ചരിത്രം പറയുന്ന നിരവധി നായികാ സ്മരണകൾ അതിലേക്ക് ഇഴ ചേർക്കപ്പെട്ടു. 2008 ൽ ജയരാജ് ഗുൽമോഹർ ചെയ്യുന്നത് മുമ്പ് മലയാളത്തിൽ ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. എന്നാൽ നായികയെ തേടിയുള്ള യാത്ര അത് ഹിന്ദിയിൽ ചെയ്യാം എന്ന് വയ്ക്കുകയും അതിന് പകരം ഗുൽമോഹർ പൊടുന്നനെ മലയാളത്തിൽ ചെയ്യുകയുമാണുണ്ടായത്. എന്നാൽ നായികക്ക് വേണ്ടി ജോൺസൻ മാസ്റ്റർ സംഗീതം നൽകി ഒ.എൻ.വി. എഴുതിയ പാട്ടുകളാണ് പിന്നീട് ഗുൽമോഹറിൽ ഉപയോഗിച്ചത്. അത് മറ്റൊരു കഥ. നായികയുടെ ഹിന്ദി പ്രോജക്ട് നടന്നില്ല. 2011 ൽ നായിക വീണ്ടും ജയരാജ് മലയാളത്തിൽ പൂർത്തിയാക്കിയെങ്കിലും അതിൽ വരുത്തിയ മാറ്റങ്ങൾ കാരണം ദീദി ഇന്നുവരെയും ആ സിനിമ കണ്ടിട്ടില്ല. ഗുൽമോഹറിൽ സംഭവിച്ച ദുരന്തം നായികയിലും ആവർത്തിക്കാൻ സമ്മതിച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതാണ് മലയാള സിനിമ എന്ന ആണിടം. ആണിൻ്റെ അജണ്ടയാണ് കഥയുടെയും തിരക്കഥയുടെയും ഭാവനയുടെയും സ്വപ്നങ്ങളുടെയും എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത് പിന്നിട്ട 92 വർഷക്കാലമായി ഈ ആണത്തമാണ്. ഏതായാലും 2008 ൽ പിറക്കാതെ പോയ നായികക്ക് പകരം ഗുൽമോഹർ വന്നു എന്നു മാത്രം. 2008 ൽ അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ സജിത മഠത്തിൽ ക്യൂറേറ്റ് ചെയ്ത വെള്ളിത്തിരയിലെ സ്ത്രീ എന്ന സ്മൃതി പരമ്പരയിൽ പി.കെ. റോസിയുടെ ഛായാപടമായി പ്രദീപിൻ്റെ പെയിൻ്റിങ് വന്നു. പിന്നീട് വിനു എബ്രഹാമിൻ്റെ നഷ്ടനായിക എന്ന നോവലും കമലിൻ്റെ സിനിമയും റോസിക്കുള്ള സ്മാരകങ്ങളായി വന്നു. ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ് വിട പറഞ്ഞതിന് ശേഷം അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മകൻ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ ഒരു പഴയ ഫോട്ടോഗ്രാഫ് റോസി ആണ് എന്ന നിശ്ചയത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചു. അത് 2010 ൽ ആയിരുന്നു എന്നാണ് ഓർമ്മ. തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോവിൽ റോസിയുടെ പടം കണ്ടിട്ടുണ്ട് എന്ന് ചിത്രഭൂമിയിൽ എഴുതിരുന്ന കുന്നുകുഴി മണിയെ കാണിച്ചാണ് അത് ഉറപ്പു വരുത്തിയത്. ചേലങ്ങാട്ടിനോടും കുന്നുകുഴി മണിയുടെയുടെയും ഓർമ്മയോട് കേരളം കടപ്പെട്ടിരിക്കുന്നു . ഒരു ശൂന്യത നികത്തി ആ ഇരുളിലേക്ക് വെളിച്ചം വീശിയതിന്. എന്നാലും റോസിക്ക് അവകാശപ്പെട്ട മരണാനന്തര നീതി പൂർത്തിയായിട്ടില്ല. അതിന് മലയാള സിനിമക്ക് ഒരു തൊഴിലിടമെന്ന നിലയിൽ പരാതി പരിഹാര സമിതി ഉണ്ടായേ തീരൂ. മലയാള സിനിമക്ക് പിതാവ് മാത്രം പോര. അത് ജെ. സി. ഡാനിയേലിന് അർഹതപ്പെട്ടത് തന്നെ. മാതാവായി പി.കെ. റോസി അംഗീകരിക്കപ്പെട്ടേ തീരൂ. ഏറ്റവും വലിയ സ്ത്രീ പുരസ്കാരം റോസിയുടെ ഓർമ്മക്കായി ഉണ്ടാകണം. റോസി റോസിയുടെ മരണാന്തര പോരാട്ടങ്ങൾ തുടരട്ടെ .
ആകയാല്‍, (നബിയേ) നീ ഓര്‍മ്മിപ്പിക്കുക [ഉല്‍ബോധനം ചെയ്യുക]. എന്നാല്‍, നിന്റെ റബ്ബിന്റെ അനുഗ്രഹംകൊണ്ട് നീ ഒരു പ്രശ്നക്കാരനുമല്ല, ഭ്രാന്തനുമല്ല. فَذَكِّرْ ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക فَمَا أَنتَ എന്നാല്‍ നീ അല്ല بِنِعْمَتِ رَبِّكَ നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ടു بِكَاهِنٍ പ്രശ്നക്കാരന്‍ وَلَا مَجْنُونٍ ഭ്രാന്തനുമല്ല സ്ഥിതിഗതികളുടെ യാഥാര്‍ത്ഥ്യം മുകളില്‍ വിവരിച്ചതാണ്. എന്നിരിക്കെ, സത്യനിഷേധികളുടെ ആരോപണങ്ങളുടെയും പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളുടെയും നേരെ കണ്ണടച്ചുകൊണ്ട് സത്യപ്രബോധനം തുടര്‍ന്നുകൊള്ളുവാനും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു അവയില്‍ നിന്നെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പരിശുദ്ധനാണെന്നു സമാധാനിച്ചുകൊള്ളുവാനും അല്ലാഹു തിരുമേനിയെ ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ ഏകത്വം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വം, പരലോകജീവിതം എന്നീ മൂന്നു വിഷയങ്ങളാണല്ലോ അവിശ്വാസികളെ ഏറ്റവും അരിശം കൊള്ളിക്കുന്ന മൗലികപ്രധാനമായ വിഷയങ്ങള്‍. ഇവയെ സംബന്ധിച്ചാണ് ശത്രുക്കളില്‍നിന്നു പ്രകടമാകാറുള്ള പേക്കൂത്തുകളധികവും. അവയില്‍ പലതും എടുത്തുദ്ധരിച്ചുകൊണ്ട് അടുത്ത കുറെ വചനങ്ങളില്‍ അല്ലാഹു അവര്‍ക്ക് കനത്ത താക്കീതുകള്‍ നല്‍കുകയും, അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മര്‍ക്കടമുഷ്ടിയും, ധിക്കാരമനസ്ഥിതിയും കൈമുതലായി സ്വീകരിച്ചിട്ടില്ലാത്ത ഏവരുടെയും ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന ചോദ്യങ്ങള്‍! വീണ്ടുവിചാരമുള്ളവരെ രോമാഞ്ചം കൊള്ളിക്കുന്ന വാചകങ്ങള്‍! ചിന്താശക്തിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്ന പ്രസ്താവനകള്‍! അല്ലാഹു ചോദിക്കുന്നു:- 52:30 أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ ﴾٣٠﴿ അതല്ല, അവര്‍ പറയുന്നുവോ: '(അവന്‍) ഒരു കവിയാണ്; അവനില്‍ കാല (വിപ)ത്തിന്റെ ആശങ്ക (ബാധിക്കുന്നതു) നമുക്കു കാത്തിരിക്കാം' എന്ന്?! أَمْ അതല്ല, അഥവാ, അല്ലെങ്കില്‍, ഒരു പക്ഷേ (ആണോ) يَقُولُونَ അവര്‍ പറയുന്നു (വോ) شَاعِرٌ കവിയാണ്‌ (എന്നു) نَّتَرَبَّصُ بِهِ അവനില്‍ നാം പ്രതീക്ഷിക്കുന്നു, നമ്മുക്കു കാത്തിരിക്കാം رَيْبَ ആശങ്കയെ (വിപത്തിനെ) الْمَنُونِ കാലത്തിന്റെ, മരണത്തിന്റെ 52:31 قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ ﴾٣١﴿ പറയുക: 'നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍!- എന്നാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്'. قُلْ പറയുക تَرَبَّصُوا നിങ്ങള്‍ പ്രതീക്ഷിക്കു (കാത്തിരിക്കു)വിന്‍ فَإِنِّي مَعَكُم എന്നാല്‍ ഞാന്‍ നിങ്ങളൊന്നിച്ചു مِّنَ الْمُتَرَبِّصِينَ കാത്തിരിക്കുന്ന (പ്രതീക്ഷിക്കുന്ന) വരില്‍ പെട്ടവനാണ് മുഹമ്മദ് ജോല്‍സ്യക്കാരനാണ്, പ്രശ്നക്കാരനാണ്, ഭ്രാന്തനാണ് എന്നൊക്കെ പറയുന്ന അതേ നാവുകള്‍ ചിലപ്പോള്‍ ഇങ്ങിനെ പറയും: അവന്‍ ഒരു കവിയാണ്‌; ഏതെങ്കിലും കാലവിപത്തുകളില്‍പെട്ടു ഏറെത്താമസിയാതെ അവന്റെ കഥ അവസാനിച്ചുകൊള്ളും; അപ്പോള്‍ നമുക്കു അവനെകൊണ്ടുള്ള ശല്യവും ഇല്ലാതാകും; അതുവരെ നാം കാത്തിരിക്കുക എന്നൊക്കെ. ഇതിനു ഇങ്ങിനെ മറുപടി പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: എന്റെ നാശം നിങ്ങള്‍ കാത്തിരിക്കുന്നതുപോലെ നിങ്ങളുടെ നാശം ഞാനും കാത്തിരിക്കുന്നു. ഇവയില്‍ ഏതാണ് സംഭവിക്കുവാന്‍ പോകുന്നതെന്നു നമുക്കു കണ്ടറിയാമല്ലോ. 52:32 أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ ﴾٣٢﴿ അതല്ല, അവരുടെ ബുദ്ധികള്‍ അവരോടു ഇപ്രകാരം കല്‍പിക്കുകയാണോ?! അതല്ല, അവര്‍ ക്രമംതെറ്റിയ (ധിക്കാരികളായ) ഒരു ജനതയാണോ?! أَمْ تَأْمُرُهُمْ അതല്ല അവരോടു കല്‍പിക്കുന്നുവോ أَحْلَامُهُم അവരുടെ ബുദ്ധികള്‍ بِهَـٰذَا ഇതിനു, ഇതുകൊണ്ടു أَمْ هُمْ അതല്ല അവര്‍ قَوْمٌ طَاغُونَ അതിക്രമി (ധിക്കാരി)കളായ ഒരു ജനത(യാണോ) 52:33 أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ ﴾٣٣﴿ അതല്ല, അവര്‍ പറയുന്നുവോ: 'അവനതു (സ്വയം കെട്ടി) പറഞ്ഞുണ്ടാക്കിയിരിക്കുകയാണ്' എന്ന്?! പക്ഷേ, അവര്‍ വിശ്വസിക്കുന്നില്ല. [അതാണ്‌ ഇതിനൊക്കെ കാരണം.] أَمْ يَقُولُونَ അതല്ല അവര്‍ പറയുന്നുവോ تَقَوَّلَهُ അവന്‍ അതു (കെട്ടി) പറഞ്ഞുണ്ടാക്കി بَل പക്ഷേ, എങ്കിലും, എന്നാല്‍ لَّا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല 52:34 فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ ﴾٣٤﴿ എന്നാല്‍, (അങ്ങിനെയാണെങ്കില്‍) ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്മാരാണെങ്കില്‍! فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِحَدِيثٍ ഒരു വൃത്താന്തംകൊണ്ടു, വര്‍ത്തമാനവുമായി مِّثْلِهِ അതുപോലെയുള്ള إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വയം കെട്ടിപ്പറയുന്നതാണ് ഖുര്‍ആന്‍ എന്നു അവര്‍ വാദിക്കുന്നുവെങ്കില്‍ – യഥാര്‍ത്ഥത്തില്‍ അവരങ്ങിനെ വാദിക്കുന്നുണ്ടു – അതുപോലെ ഒന്നു അവര്‍ കൊണ്ടു വരട്ടെ. അവര്‍ പറയുന്നതു സത്യമാണെങ്കില്‍ അതൊന്നു കാണാമല്ലോ എന്നു അവരെ വെല്ലുവിളിക്കുകയാണ്. ഖുര്‍ആന്നു സമമായി ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ ഖുര്‍ആന്‍ പരസ്യമായി ഒന്നിലധികം പ്രാവശ്യം വെല്ലുവിളിക്കുകയും, അതവര്‍ക്ക് സാധ്യമല്ലെന്നു ഉറപ്പിച്ചു പറയുകയും ചെയുതിട്ടുള്ളതാണല്ലോ. 52:35 أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ ﴾٣٥﴿ അതല്ല, യാതൊരു വസ്തുവും ഇല്ലാതെ, അവര്‍ (സ്വയം അങ്ങു) സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?! അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?! أَمْ خُلِقُوا അതല്ല അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ مِنْ غَيْرِ شَيْءٍ യാതൊരു വസ്തുവുമില്ലാതെ أَمْ هُمُ അതല്ല അവരൊ الْخَالِقُونَ സ്രഷ്ടാക്കള്‍ ഏതൊരു നിരീശ്വരവാദിയെയും – അവന്നു ബുദ്ധിയും മനസ്സാക്ഷിയുമുണ്ടെങ്കില്‍ – ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് ഈ വചനത്തിലുള്ളത്. മനുഷ്യന്റെ – മനുഷ്യന്റെ മാത്രമല്ല എല്ലാ വസ്തുക്കളുടെയും തന്നെ – ഉത്ഭവത്തെക്കുറിച്ചു ഒരു പ്രകൃതിവാദി എത്രതന്നെ സമര്‍ത്ഥിച്ചാലും, അതിന്റെ അവസാനം അതൊരു പരമ ശൂന്യാവസ്ഥയില്‍ ചെന്നവസാനിക്കാതെ നിവൃത്തിയില്ല. പരമശൂന്യതയില്‍ നിന്നു അസ്തിത്വം നല്‍കിയ ഒരു സൃഷ്ടികര്‍ത്താവ് അനിവാര്യമാണെന്നു അവന്‍ സമ്മതിക്കേണ്ടിവരും. സമ്മതിക്കാത്തപക്ഷം, അതു സ്വയം ഉണ്ടായതാണെന്നു അവന്‍ ശഠിക്കേണ്ടിവരും. അങ്ങിനെയാണെങ്കില്‍ ഈ ലോകത്തു ചില വസ്തുക്കള്‍ പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങളാല്‍ രൂപംകൊണ്ടതും മറ്റു ചിലതു യാതൊരു കാരണവും കൂടാതെ സ്വയം രൂപം പൂണ്ടതുമാണെന്നു വിശേഷബുദ്ധിയുണ്ടെങ്കില്‍ – അവന്‍ സമ്മതിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. അതോടെ പ്രകൃതിയാണ് എല്ലാത്തിന്റെയും കര്‍ത്താവ് എന്നുള്ള അവന്റെ വാദം പൊളിയുന്നു. 52:36 أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ ﴾٣٦﴿ അതല്ല, ആകാശങ്ങളെയും, ഭൂമിയെയും അവര്‍ സൃഷ്ടിച്ചിരിക്കുകയാണോ?! പക്ഷേ, (അതൊന്നുമല്ല) അവര്‍ (ഒന്നും) ദൃഡമായി വിശ്വസിക്കുന്നില്ല. أَمْ خَلَقُوا അതല്ല അവര്‍ സൃഷ്ടിച്ചുവോ السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും بَل പക്ഷേ لَّا يُوقِنُونَ അവര്‍ ഉറപ്പിക്കുന്നില്ല, ദൃഡമായി വിശ്വസിക്കുന്നില്ല 52:37 أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ ﴾٣٧﴿ അതല്ല, നിന്റെ റബ്ബിന്റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?! أَمْ عِندَهُمْ അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ خَزَائِنُ ഭണ്ഡാരങ്ങള്‍, ഖജനാക്കള്‍ رَبِّكَ നിന്റെ റബ്ബിന്റെ أَمْ هُمُ അതല്ല അവരോ, അവരാണോ الْمُصَيْطِرُونَ അധികാരം നടത്തുന്നവര്‍, മികച്ചു നില്‍ക്കുന്നവര്‍ ജുബൈറുബ്നു മുത്വ്ഇം (جبير بن مطعم – رضي الله عنه) പറയുകയാണ്‌ : മഗ്രിബ് നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂഃ ത്വൂര്‍ ഓതുന്നതു ഞാന്‍ കേള്‍ക്കയുണ്ടായി. അവിടുന്നു أَمْ خُلِقُوا എന്നു തുടങ്ങി الْمُصَيْطِرُونَ വരെ, (35, 36, 37 വചനങ്ങള്‍) എത്തിയപ്പോള്‍ എന്റെ ഹൃദയം പറന്നുപോകാറായി.’ (ബു:മു.) അവയിലടങ്ങിയ ചോദ്യങ്ങള്‍ കേട്ട് അദ്ദേഹം സ്തംഭിച്ചുപോയി എന്നു അര്‍ത്ഥം. ബദ്ര്‍ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവര്‍ക്കുവേണ്ടി മോചനമൂല്യം കൊടുക്കുവാനായി മദീനയില്‍ വന്നതായിരുന്നു അന്നു ജുബൈര്‍ (رضي الله عنه). അന്നു അദ്ദേഹം വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീടു വിശ്വസിക്കുവാനുള്ള ഒരു കാരണം അതായിരുന്നു. الْمُصَيْطِرُونَ എന്ന വാക്കു ‘സ്വാദി’നു പകരം ‘സീന്‍’ (ചേര്‍ത്തു الْمُسَيْطِرُونَ എന്നും വായനയുണ്ട്. അര്‍ത്ഥത്തില്‍ മാറ്റമില്ല. 52:38 أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ ﴾٣٨﴿ അതല്ല, നിങ്ങള്‍ക്കു (കയറിച്ചെന്ന്) ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?! എന്നാല്‍, അവരില്‍ ചെവികൊടുത്തു കേള്‍ക്കുന്നവന്‍ വ്യക്തമായ ഒരു (അധികൃത) ലക്ഷ്യം കൊണ്ടുവരട്ടെ! أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ سُلَّمٌ വല്ല കോണിയും, ഏണി يَسْتَمِعُونَ അവര്‍ ചെവി (ശ്രദ്ധ) കൊടുത്തു കേള്‍ക്കും, കേള്‍ക്കാവുന്ന فِيهِ അതില്‍ (കേറിക്കൊണ്ടു) فَلْيَأْتِ എന്നാല്‍ വരട്ടെ مُسْتَمِعُهُم അവരില്‍ ചെവികൊടു(ത്തു കേള്‍) ക്കുന്നവന്‍ بِسُلْطَانٍ ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ടു, രേഖയുമായി مُّبِينٍ വ്യക്തമായ ആകാശത്തു കയറിച്ചെന്ന് അവിടെ നടക്കുന്ന ഉപരിലോകവാര്‍ത്തകള്‍ കേട്ടു മനസ്സിലാക്കിപ്പോരുവാനുള്ള വല്ല കോണിയും – അഥവാ മാര്‍ഗ്ഗവും – അവര്‍ക്കുണ്ടെന്നും, അതുവഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു കളവാണെന്നു തെളിയിക്കുന്ന അധികൃതമായ രേഖ അവരുടെ പക്കലുണ്ടെന്നും അവര്‍ വാദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ രേഖയൊന്നു കാണട്ടെ എന്നു സാരം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആകാശത്തേക്കു കോണിവെച്ചോ മറ്റോ കയറിച്ചെല്ലുവാന്‍ സാധ്യമല്ലെന്നു വ്യക്തമാണ്. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ചു പറയുകയാണെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തോടുകൂടി അവര്‍ക്കും ആകാശത്തേക്കുള്ള പ്രവേശനം മുടക്കപ്പെട്ടിരിക്കുന്നു. എനി, മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ ഏതെങ്കിലും വിധേന ആകാശത്തേക്കു കയറിപ്പോകാമെന്നു സങ്കല്‍പിച്ചാല്‍ പോലും ഈ സത്യനിഷേധികളുടെ വാദം ശരിവെക്കുന്ന തെളിവ് അവര്‍ക്കു എവിടെ നിന്നു കിട്ടുവാനാണ്?! മുന്‍കാലത്തു പിശാചുക്കള്‍ ആകാശത്തേക്കു കയറിച്ചെന്നു മലക്കുകളില്‍നിന്നു ചില വാര്‍ത്തകള്‍ കട്ടുകേട്ടിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തോടുകൂടി അതു നിശ്ശേഷം മുടക്കപ്പെട്ടിരിക്കുകയാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും, അതിനെപ്പറ്റി ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതിന് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുകയും ചെയ്യുന്നവര്‍ ഈ ആയത്തു അവര്‍ക്കൊരു തെളിവായി ചൂണ്ടിക്കാട്ടാറുണ്ട്. ഇത് അവര്‍ക്കു തെളിവാകുന്നില്ലെന്നു മേല്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാം. ഈ വിഷയകമായി സൂഃ ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനകുറിപ്പില്‍ നാം വേണ്ടത്ര വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടുന്ന ആവശ്യമില്ല. 52:39 أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ ﴾٣٩﴿ അതല്ല, അവനു [അല്ലാഹുവിനു] പെണ്മക്കളും, നിങ്ങള്‍ക്കു ആണ്മക്കളുമാണോ ഉള്ളത്?! أَمْ لَهُ അതല്ല അവനാണോ, അവനുണ്ടോ الْبَنَاتُ പെണ്മക്കള്‍ وَلَكُمُ നിങ്ങള്‍ക്കു, നിങ്ങള്‍ക്കോ الْبَنُونَ ആണ്മക്കളും മലക്കുകള്‍ അല്ലാഹുവിന്‍റെ പെൺമക്കളാണെന്നു പറയുകയും, അതേ സമയത്ത് തങ്ങള്‍ക്കു പെൺമക്കളുണ്ടാകുന്നപക്ഷം ക്ഷുഭിതരാകുകയും, അവരെ കൊന്നുകളയുവാന്‍ പോലും ധൃഷ്ടരാകുകയും ചെയ്യുന്ന മുശ്രിക്കുകളെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് ഈ ചോദ്യം. 52:40 أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ ﴾٤٠﴿ അതല്ല, (നബിയേ) അവരോടു നീ വല്ല പ്രതിഫലവും ചോദിച്ചിട്ട് (അതുമൂലം) അവര്‍ കടബാധ്യതയാല്‍ ഭാരപ്പെട്ടിരിക്കുന്നവരാണോ? أَمْ تَسْأَلُهُمْ അതല്ല നീ അവരോടു ചോദിക്കുന്നുവോ أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ടു (അതിനാല്‍) അവര്‍ مِّن مَّغْرَمٍ കടബാധ്യതയില്‍ مُّثْقَلُونَ ഭാരപ്പെട്ടവരാകുന്നു(വോ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന തത്വങ്ങളെല്ലാം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നിട്ടും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റാതിരിക്കുന്നതു കാണുമ്പോള്‍, ഒരു പക്ഷേ ആ പ്രബോധനത്തിന്റെ പേരില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു വമ്പിച്ച വല്ല പ്രതിഫലവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും, അങ്ങിനെ അവര്‍ക്കു താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും, അതു കൊണ്ടാണവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റാന്‍ വൈമനസ്യം കാണിക്കുന്നതെന്നും തോന്നിപ്പോകും! അങ്ങിനെ വല്ലതും ഉണ്ടോ എന്നാണ് ചോദ്യം. അഥവാ അത്രക്കും ശോചനീയമാണവരുടെ നില എന്നു താല്‍പര്യം. 52:41 أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ ﴾٤١﴿ അതല്ല, അദൃശ്യജ്ഞാനം അവരുടെ അടുക്കല്‍ ഉണ്ടായിട്ടു അവര്‍ (അതു) എഴുതുന്നുവോ?! [അതനുസരിച്ചാണോ അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍?!] أَمْ عِندَهُمُ അതല്ല അവരുടെ പക്കലുണ്ടോ الْغَيْبُ അദൃശ്യജ്ഞാനം , (മറഞ്ഞവിവരം) فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുതുക(യാണോ), എഴുതുന്നു(വോ) 52:42 أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ ﴾٤٢﴿ അതല്ല, അവര്‍ വല്ല തന്ത്രവും (നടത്തുവാന്‍) ഉദ്ദേശിക്കുന്നുവോ?! എന്നാല്‍, (ആ) അവിശ്വസിച്ചിട്ടുള്ളവര്‍ തന്നെയാണ് തന്ത്രത്തിലകപ്പെടുന്നവര്‍. أَمْ يُرِيدُونَ അതല്ല അവര്‍ ഉദ്ദേശിക്കുന്നുവോ كَيْدًا വല്ല തന്ത്രവും, ഉപായവും, ചതിയും فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചിട്ടുള്ളവര്‍ هُمُ അവര്‍ തന്നെയാണ് الْمَكِيدُونَ തന്ത്രത്തിലകപ്പെടുന്നവര്‍ (തന്ത്രം പിണയുന്നവര്‍) ഏതെങ്കിലും കുയുക്തിയും, കുതന്ത്രവും ഉപയോഗിച്ച് സത്യപ്രബോധനം തടസ്സപ്പെടുത്തിക്കളയാമെന്ന് അവര്‍ക്ക് ഭാവമുണ്ടെങ്കിൽ, അതിനവര്‍ മിനക്കെടേണ്ടാ അതവര്‍ക്കു തന്നെയാണ് ആപത്തായിത്തീരുക എന്നു താല്‍പര്യം. ഉദാഹരണമായി; ഹിജ്റയുടെ മുമ്പ് അവതരിച്ചതാണ് ഈ അദ്ധ്യായം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിജ്റ പുറപ്പെട്ട ആ രാത്രി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൊലപ്പെടുത്തുവാന്‍ അവര്‍ ഗൂഢമായി പരിപാടിയിട്ടു വീടുവളഞ്ഞതും, തിരുമേനി അല്ലാഹുവിന്‍റെ കാവല്‍കൊണ്ടു രക്ഷപ്പെട്ടതും പ്രസിദ്ധമാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ വമ്പന്‍മാരെല്ലാം ബദ്റില്‍വെച്ച് അത്ഭുതകരമാംവണ്ണം കൊല്ലപ്പെടുകയും ചെയ്തു. 52:43 أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ ﴾٤٣﴿ അതല്ല, അവര്‍ക്കുണ്ടോ അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും [ദൈവവും]?! (ഇല്ല-) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാ പരിശുദ്ധന്‍! أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ إِلَـٰهٌ വല്ല ദൈവവും غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത سُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധന്‍ عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്നു ആ മുശ്രിക്കുകളുടെ ഹൃദയങ്ങള്‍ എന്തുമാത്രം ദുഷിച്ചുപോയിട്ടുണ്ടെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- 52:44 وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ ﴾٤٤﴿ ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ (നേരില്‍) കാണുന്നതായാലും അവര്‍ പറയും: 'അട്ടിയിടപ്പെട്ട മേഘമാണ്‌' എന്ന്! وَإِن يَرَوْا അവര്‍ കാണുന്നതായാലും, കണ്ടാല്‍ كِسْفًا ഒരു കഷ്ണം, വല്ല കഷ്ണവും مِّنَ السَّمَاءِ ആകാശത്തുനിന്നു سَاقِطًا വീഴുന്നതായി, വീണതായി يَقُولُوا അവര്‍ പറയും سَحَابٌ മേഘം, മേഘമാണ്‌ مَّرْكُومٌ അട്ടിയാക്കപ്പെട്ട എന്നിരിക്കെ അവരെങ്ങിനെ സന്മാര്‍ഗ്ഗം പ്രാപിക്കും?! അതെ, അവര്‍ സത്യത്തിലേക്കു മടങ്ങുമെന്നുള്ള പ്രതീക്ഷക്കു പഴുതില്ലാത്തവണ്ണം അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയിരിക്കുന്നു! 52:45 فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ ﴾٤٥﴿ ആകയാല്‍, (നബിയേ) അവര്‍ ബോധംകെട്ടു (അഥവാ മരണമടഞ്ഞു) പോകുന്ന ആ ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും അവരെ വിട്ടേക്കുക. فَذَرْهُمْ ആകയാല്‍ അവരെവിട്ടേക്കുക حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരെ يَوْمَهُمُ الَّذِي അവരുടെ യാതൊരു ദിവസം فِيهِ അതില്‍ يُصْعَقُونَ അവര്‍ക്കു സ്തംഭനം ബാധിക്കും, അവര്‍ ബോധം കെടുത്തപ്പെടും, മരവിക്കും 52:46 يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ ﴾٤٦﴿ അതായതു, അവരുടെ തന്ത്രം ഒട്ടുംതന്നെ അവര്‍ക്കു ഉപകരിക്കാത്ത, അവര്‍ സഹായിക്കപ്പെടുന്നതുമല്ലാത്ത (ആ) ദിവസം! يَوْمَ لَا يُغْنِي അതായതു ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം عَنْهُمْ അവര്‍ക്കു كَيْدُهُمْ അവരുടെ തന്ത്രം شَيْئًا ഒട്ടും, യാതൊന്നും وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല 52:47 وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٤٧﴿ അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല. وَإِنَّ لِلَّذِينَ നിശ്ചയമായും യാതൊരുവര്‍ക്കുണ്ട് ظَلَمُوا അക്രമം ചെയ്ത عَذَابًا ശിക്ഷ دُونَ ذَٰلِكَ അതു കൂടാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല ബോധംകെട്ടു – അഥവാ മരണപ്പെട്ടു – മരവിച്ചുപോകുന്ന ദിവസം എന്നു പറഞ്ഞതു ഖിയാമാത്തുനാളിനെ ഉദ്ദേശിച്ചും അതു കൂടാതെയും ശിക്ഷയുണ്ട് എന്നു പറഞ്ഞതു ഇഹത്തില്‍വെച്ച് അവര്‍ക്കു അനുഭവപ്പെടുന്ന ശിക്ഷകളെ ഉദ്ദേശിച്ചുമാണ് എന്നത്രെ മനസ്സിലാകുന്നത് : ആദ്യത്തേതു ബദ്റില്‍ അവര്‍ക്കു ബാധിച്ച ശിക്ഷയെയും, രണ്ടാമത്തേതു അതിനുമുമ്പായി അവര്‍ക്കു ബാധിച്ചിരുന്ന – ഏഴുകൊല്ലത്തോളം നീണ്ടുനിന്ന – ക്ഷാമം പോലെയുള്ളതിനെയും ഉദ്ദേശിച്ചാണെന്നും, അതല്ല ആദ്യത്തേതു ഐഹിക ശിക്ഷയെയും, രണ്ടാമത്തേതു പരലോക ശിക്ഷയെയുമാണ് കുറിക്കുന്നതെന്നും ഇവിടെ അഭിപ്രായങ്ങളുണ്ട്. الله اعلم എതായാലും, ഇഹത്തിലും പരത്തിലും അവര്‍ക്കു ശിക്ഷയുണ്ടെന്ന കാര്യം തീര്‍ച്ചതന്നെ. دُونَ ذَلِكَ എന്ന വാക്കിനു ‘അതു കൂടാതെ’ എന്നും, ‘അതിനു താഴെ’ എന്നും, ‘അതിനിപ്പുറം’ എന്നുമൊക്കെ അര്‍ത്ഥം വരാവുന്നതാകുന്നു. 52:48 وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ ﴾٤٨﴿ (നബിയേ) നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യുക. നിശ്ചയമായും, നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. [നിന്നെ നാം കാത്തുരക്ഷിക്കും.] നീ എഴുന്നേല്‍ക്കുന്ന സമയത്തു നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക. وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക لِحُكْمِ رَبِّكَ നിന്റെ റബ്ബിന്റെ വിധിക്കു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ بِأَعْيُنِنَا നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്) وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു حِينَ تَقُومُ നീ എഴുന്നേല്‍ക്കുമ്പോള്‍ 52:49 وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ ﴾٤٩﴿ രാത്രിയില്‍ നിന്നും തന്നെ (കുറച്ചു സമയം) അവനു 'തസ്ബീഹു' നടത്തുക; നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുമ്പോഴും (നടത്തണം). وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും فَسَبِّحْهُ നീ അവനു തസ്ബീഹു ചെയ്യുക وَإِدْبَارَ പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കുമ്പോഴും) النُّجُومِ നക്ഷത്രങ്ങളുടെ ശത്രുക്കളുടെ നാശം വിദൂരമല്ല. അവരുടെ കാര്യത്തില്‍ അല്ലാഹു വിധി നടത്തിക്കൊള്ളും, തല്‍ക്കാലം അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമ കൈകൊള്ളുക എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയും, തിരുമേനിക്കു അല്ലാഹുവിന്‍റെ പ്രത്യേക കാവലും സംരക്ഷണവും ഉണ്ടായിരിക്കുമെന്നു ഉണര്‍ത്തുകയും ചെയ്യുന്നു. അവസാനമായി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടു തസ്ബീഹു നടത്തുവാനും ഉപദേശിക്കുന്നു. അല്ലാഹുവിന്‍റെ മഹത്വത്തെയും, പരിശുദ്ധതയെയും വാഴ്ത്തുക, അവനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുക എന്നൊക്കെയാണ് ‘തസ്ബീഹി’ന്‍റെ അര്‍ത്ഥം. ഇമാം റാഗിബ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, മനസാ വാചാ കര്‍മ്മണാ ഉണ്ടാകുന്ന എല്ലാ ആരാധനകള്‍ക്കും പൊതുവായും, നമസ്കാരത്തിനു പ്രത്യേകമായും തസ്ബീഹു എന്നു പറയപ്പെടാറണ്ട്. ‘ദിക്റും തസ്ബീഹും.’ അല്ലെങ്കില്‍ ‘തസ്ബീഹും തക്ബീറും’ എന്നൊക്കെ പറയുമ്പോള്‍ നാവുകൊണ്ടുള്ള സ്തോത്രകീര്‍ത്തനങ്ങളായിരിക്കും മിക്കവാറും അതുകൊണ്ടുദ്ദേശ്യം. അല്ലാഹുവിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ ഏതവസരത്തിലായിരുന്നാലും, അതു മഹത്തായ പുണ്യകര്‍മ്മം തന്നെ. എങ്കിലും, ചില സമയങ്ങള്‍ പ്രത്യേകം പ്രധാന്യമര്‍ഹിക്കുന്നവയാണുതാനും. ഈ സമയങ്ങളെപ്പറ്റി ഖുര്‍ആനില്‍ പല സ്ഥലത്തും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. (സൂഃ റൂംഃ 17, 18 മുതലായവ നോക്കുക) മൂന്നു സമയങ്ങളാണ് ഈ വചനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേത് حين تقوم (എഴുന്നേല്‍ക്കുന്ന സമയത്തു) എന്നത്രെ. ഈ സമയം കൊണ്ടുദ്ദേശ്യം ഏതാണെന്ന വിഷയത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. അവയില്‍ പ്രസക്തമായതു മൂന്നഭിപ്രായങ്ങളാകുന്നു. (1) ഉറക്കില്‍നിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്നും, (2) നമസ്കാരത്തിനു എഴുന്നേല്‍ക്കുമ്പോള്‍, അഥവാ നമസ്കാരത്തിന്റെ ആരംഭത്തില്‍ എന്നും, (3) ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്നും. നബിചര്യകള്‍ പരിശോധിക്കുമ്പോള്‍ ഈ മൂന്നവസരങ്ങളിലും ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ അല്ലാഹുവിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കപ്പെട്ടിട്ടുള്ളതായി കാണാവുന്നതാകുന്നു. അതുകൊണ്ടു ഇവയില്‍ ഒന്നുമാത്രം സ്വീകരിച്ചു മറ്റുള്ളവ തള്ളിക്കളയേണ്ടുന്ന ആവശ്യം നേരിടുന്നില്ല. ആയത്തിലാകട്ടെ, ഒരു പ്രത്യേക സൂചന കാണപ്പെടുന്നുമില്ല. എങ്കിലും ഒന്നിനു മുന്‍ഗണന നല്‍കുന്നപക്ഷം, ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്ന അഭിപ്രായത്തിനായിരിക്കും നല്ലതെന്നാണ് മനസ്സിലാകുന്നത്. കാരണം, പ്രായോഗികമായി നോക്കുമ്പോള്‍ മറ്റുരണ്ടഭിപ്രായങ്ങളും അതിന്‍റെ വ്യാപ്തിയില്‍ ഉള്‍പ്പെടുന്നതായിരിക്കുമല്ലോ. والله اعلم രണ്ടാമത്തേത്: രാത്രിയില്‍ നിന്നും അല്‍പസമയം (من الليل) ആകുന്നു. രാത്രിയില്‍ നമസ്കാരം ദുആ മുതലായവക്കു പ്രേരിപ്പിക്കുന്ന ധാരാളം ഖുര്‍ആന്‍ വചനങ്ങളും, നബി വചനങ്ങളും കാണാവുന്നതാണ്. മൂന്നാമത്തേത് : നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുന്ന സമയം (ادبار النجوم) ആകുന്നു. പ്രഭാതം പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ അസ്തമിച്ചുതുടങ്ങുമല്ലോ. ഈ സമയമാണ് ഇതുകൊണ്ടു വിവക്ഷ. മേല്‍പറഞ്ഞ ഓരോ അവസരത്തിന്‍റെയും പ്രാധാന്യം നബിചര്യയില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നു കാണിക്കുന്ന ചില ഉദാഹരണങ്ങള്‍ കാണുക :- 1. നമസ്കാരത്തിന്‍റെ ആരംഭത്തില്‍ (തക്ബീറിനു ശേഷം) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇമാം അഹ്മദ് (رحمه الله) മുസ്‌ലിം (رحمه الله) മുതലായവര്‍ ഉദ്ധരിച്ചിരിക്കുന്നു: سُبْحَانَكَ اللهُمَّ وَبِحَمْدِكَ، تَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرُكَ – أحمد ومسلم وغيرهما (സാരം : അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നിന്റെ നാമം വളരെ മേന്മയേറിയതാണ്. നിന്‍റെ മഹത്വം വളരെ ഉന്നതമാണ്. നീയല്ലാതെ ആരാധ്യനേയില്ല.) 2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ ഇരുന്നിടത്തുനിന്നു എഴുന്നേറ്റു പോകുമ്പോള്‍ ഇങ്ങിനെ പറഞ്ഞിരുന്നു: سُبْحَانَكَ اللَّهمَّ وَبِحَمْدِكَ، أَشْهَدُ أَنْ لا إِلَهََ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ – أبوداود و النسائى و الحاكم (സാരം: അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീ അല്ലാതെ ഇലാഹില്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോടു ഞാന്‍ പാപമോചനം തേടുകയും, നിന്റെ അടുക്കലേക്കു ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (അ; ദാ; ഹാ) 3. ആയിശാ (رضي الله عنها) പറയുന്നു : പ്രഭാതത്തിലെ രണ്ടു റക്അത്തിനെ (സുബ്ഹു നമസ്കാരത്തിന്റെ മുമ്പുള്ള സുന്നത്തു നമസ്കാരത്തെ) ക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂക്ഷ്മത കാണിക്കുന്ന അത്രയധികം സൂക്ഷ്മത മറ്റൊരു ഐഹിക (സുന്നത്തു) നമസ്കാരത്തെക്കുറിച്ചും അവിടുന്നു കാണിക്കാറുണ്ടായിരുന്നില്ല. (ബു; മു.) 4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു : ഹേ, മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, ഭക്ഷണദാനം ചെയ്യുവിന്‍, മനുഷ്യര്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ (രാത്രി) നമസ്കരിക്കുവിന്‍, എന്നാല്‍ നിങ്ങള്‍ക്കു സമാധാനത്തോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തി.) 5. ആയിശാ (رضي الله عنها) പറയുന്നു : നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രാത്രിയുടെ ആദ്യത്തില്‍ ഉറങ്ങുകയും അതിന്റെ അവസാനത്തില്‍ നമസ്കാരത്തിനു നില്‍ക്കുകയും ചെയ്തിരുന്നു. (ബു; മു.) 6. ‘ഒരു ജനത ഒരു സദസ്സില്‍ ഇരുന്നിട്ടു അതില്‍വെച്ചു തീരെ അല്ലാഹുവിന്റെ ദിക്ര്‍ (സ്മരണ) നടക്കാതെ അതില്‍നിന്നു എഴുന്നേറ്റു പോകുന്നപക്ഷം ആ സദസ്സു അവര്‍ക്കു ദോഷകരവും നഷ്ടകരവുമായിട്ടല്ലാതെ വരികയില്ല’. എന്നു അബൂദാവൂദും തിര്‍മദിയും (رحمهما الله) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. 52. الطور - അത്ത്വൂര്‍ സൂറത്തു-ത്ത്വൂര്‍ : 01-28 സൂറത്തു-ത്ത്വൂര്‍ : 29-49 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
വികാരങ്ങൾ‍ക്ക് അത്രവേഗം അടിമപ്പെടാത്തവരും, ദുർഘടനിമിഷങ്ങളിൽ ഉലഞ്ഞു പോകാത്തവരുമാണത്രേ ആണുങ്ങൾ. അണമുറിയാതൊഴുകുന്ന കണ്ണുനീരിൽ സകല ദുഖങ്ങളേയും സ്ത്രീകൾ ഒടുക്കുമ്പോൾ ആണുങ്ങൾ കരളുറപ്പോടെ നിൽക്കുമെന്നതാണ് പൊതുവിചാരം. പക്ഷേ ചിരിച്ചും ഉറച്ചും നിൽക്കുന്ന ആണിന്റെയുള്ളിൽ ഇരമ്പുന്ന സങ്കടക്കടൽ ആരും പലപ്പോഴും കണ്ടുവെന്നു വരില്ല. പക്ഷേ ഉറ്റവർരെ നഷ്ടപ്പെടുമ്പോൾ, അവരെ വിധി വേദനയും രോഗങ്ങളും കൊണ്ട് പരീക്ഷിക്കുമ്പോൾ ആ സങ്കടക്കടൽ കണ്ണുനീരായ് അണപൊട്ടും. ഭാര്യക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണുനീർ വാർത്ത ഒരു ഭർത്താവിന്റെ അനുഭവവും ഇതേ രീതിയിൽ ചേർത്തുവായിക്കാവുന്നതാണ്. മരവിച്ച മനസുമായി ഭാര്യ അടുത്തിരിക്കുമ്പോൾ ഭർത്താവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയാണ്. ഡോക്ടർ ഷിനു ശ്യാമളനാണ് ആ ഉള്ളുലയ്ക്കുന്ന അനുഭവം പങ്കുവച്ചിരിക്കുന്നത്. കരയാത്ത പുരുഷന്മാർ കരയുമ്പോൾ ഒരു കടൽ തന്നെ ഉണ്ടാകും. ആ കടലിനെ തടുക്കുവാൻ ആർക്കും സാധിക്കില്ലെന്നും ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവർ കരയുമ്പോൾ അവരുടെ നെഞ്ചിൽ എത്ര മാത്രം തീ പുകയുന്നുണ്ടാകും?ഒ.പി യിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തോളിലെ തോർത്തിൽ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്. ഭാര്യയുടെ കൈയ്യിലുള്ള വെളുത്ത തോർത്തു കൊണ്ട് അവർ മുഖം മൂടിയിട്ടുണ്ട്.തൃശൂർ മെഡിക്കൽ കോളേജിലെ പേപ്പറുകളാണ് കൈയ്യിൽ. അവ എനിക്ക് നേരെ നീട്ടി. ഈ. എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ലീവ് എടുക്കാൻ വന്നതാണവർ. മെഡിക്കൽ റിപ്പോർട്ടിൽ “adenocarcinoma colon” എന്ന് എഴുതിയിട്ടുണ്ട്. ഭാര്യയുടെ വൻകുടലിൽ ക്യാന്സറാണ്. “വീട്ടിൽ ആരൊക്കെ ഉണ്ട്” ഞാൻ ചോദിച്ചു”ഞാനും ഭാര്യയും മാഡം””മക്കൾ എന്ത് ചെയ്യുന്നു?””മക്കളില്ല “.വീണ്ടും വിധിയുടെ ക്രൂരത. വാർധക്യത്തിലും.. ഏകാന്തതയുടെ തീച്ചൂളയിൽ എരിയുന്ന തീയിലേയ്ക്ക് വീണ്ടും തീനാളം പതിച്ചു കൊണ്ടേയിരുന്നു.ഭാര്യ കരയുന്നേയില്ല. മരവിച്ച മനസ്സുമായി അവർ എന്റെ അടുത്തു ഇരിപ്പുണ്ട്. പക്ഷെ ഭർത്താവിന്റെ കണ്ണുകളിൽ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാൻ സാധിച്ചില്ല. “കരയേണ്ട, അസുഖം ഒക്കെ മാറില്ലേ? എല്ലാം ശെരിയാകും”എന്നു പറഞ്ഞു ലീവ് എഴുതി കൊടുത്തപ്പോൾ ഭാര്യ ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി. അദ്ദേഹം ആരും കാണാതെയിരിക്കുവാൻ എന്റെ മുന്നിൽ ആ കണ്ണുകൾ തുടച്ചതിന് ശേഷം ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. മറ്റുള്ളവരുടെ മുൻപിൽ ആണുങ്ങൾ ചിരിക്കും. ഉള്ളിൽ കരഞ്ഞുകൊണ്ട് അവർ ചിരിക്കും. ഇത്രയും ഭാര്യയെ സ്നേഹമുള്ള ഭർത്താവിനെ അവർക്ക് ലഭിച്ചില്ലേ. കരയാത്ത പുരുഷന്മാർ കരയുമ്പോൾ ഒരു കടൽ തന്നെ അവിടെ ഒഴുകും. ആ കടലിനെ തടുക്കുവാൻ ആർക്കും സാധിക്കില്ല.അവർ വേഗം സുഖം പ്രാപിക്കട്ടെ.ഡോ. ഷിനു ശ്യാമളൻ Facebook Twitter Pinterest WhatsApp Previous articleനൂറിൽ 90 പേർക്കും അറിയില്ല ട്രെയിനിന് പിന്നിൽ എക്സ് എന്ന ചിഹ്‌നം ഇടാനുള്ള ഇ ഒരേ ഒരു കാരണം Next articleലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട് വൈറലായി യുവതിയുടെ കുറിപ്പ്
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
Breaking News: ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം ◆ ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍ ◆ വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി ◆ സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ ◆ യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം ◆ ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ ◆ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ ◆ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ് ◆ ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ ◆ ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു ◆ Topic: Fraud 60 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട് 2022 ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് അഭിഭാഷകര്‍ ചമഞ്ഞ് യുവതിയില്‍നിന്ന് 70 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍ ചിറയിന്‍കീഴ്‌: അഭിഭാഷകര്‍ ചമഞ്ഞ് യുവതിയില്‍നിന്ന് 70 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കര്‍ദാസ്, കൂട്ടാളി
റോമിലാണു ജനിച്ചതെങ്കിലും ഡമാസസിന്റെ മാതാപിതാക്കള്‍ സ്‌പെയിന്‍കാരായിരുന്നു. വി. ലിബേരിയസിനുശേഷം 366 ഒക്‌ടോബര്‍ 1-ന് ഡമാസസ് പോപ്പായി അധികാരമേറ്റു. ലിബേരിയസിന്റെ കീഴില്‍ ഡീക്കനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഉര്‍സൂസിനൂസ് എന്ന ആന്റി പോപ്പ് പന്ത്രണ്ടു വര്‍ഷത്തോളം സഭയ്ക്കു നിരന്തര ശല്യമായിരുന്നു. രണ്ടുപ്രാവശ്യം വാലെന്റീനിയന്‍ ചക്രവര്‍ത്തി അയാളെ നാടുകടത്തിയെങ്കിലും അയാള്‍ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. വി. ജറോമിന്റെ അഭിപ്രായത്തില്‍ ഡമാസസ് ''അതുല്യ വ്യക്തിത്വ''മായി രുന്നു. വിശുദ്ധിയും പാണ്ഡിത്യവും കളങ്കമില്ലാത്ത വിശ്വാസവും ദരിദ്രരോടുള്ള അനുകമ്പയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. പോപ്പിന്റെ റോമാസിംഹാസനത്തെ ആദ്യമായി ''അപ്പസ്‌തോലിക സിംഹാസനം'' എന്നു വിളിച്ചത് ഡമാസസാണ്. റോമിന്റെ സഭാപരമായ സര്‍വ്വാധികാരം ഏതെങ്കിലും കൗണ്‍സിലിന്റെ പ്രഖ്യാപനംമൂലം ലഭിച്ചതല്ല; ക്രിസ്തുവിന്റെ വാക്കുകളിലാണ് അതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം റോമന്‍ കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. പോപ്പ് ഡമാസസിന്റെ വിശ്വസ്തനായ സെക്രട്ടറിയും സുഹൃത്തുമായ വി. ജറോമും 382-ലെ റോമന്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. ബൈബിള്‍ പഠനങ്ങള്‍ തുടരാനും വുള്‍ഗാത്ത ബൈബിളിന്റെ രചനയ്ക്കും ജറോമിനെ പോപ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗ്രീസിലേക്ക് ആദ്യം പേപ്പല്‍ പ്രതിനിധിയെ അയച്ചതും പോപ്പ് ഡമാസസാണ്. വൃദ്ധകളുടെയും അനാഥരുടെയും സ്വത്തുക്കളും സമ്മാനങ്ങളും കൈപ്പറ്റുന്നതില്‍നിന്ന് റോമന്‍ പുരോഹിതരെ പാപ്പാ തടഞ്ഞു. സഭാപരമായ കാര്യങ്ങളടെ തീരുമാനമെടുക്കാനുള്ള സമ്പൂര്‍ണ്ണ അവകാശം പോപ്പിനുള്ളതാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. രക്തസാക്ഷികളെ ആദരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോപ്പ് ഡമാസസ് രക്തസാക്ഷികളുടെയെല്ലാം കുഴിമാടങ്ങള്‍ അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുകയും അവയെല്ലാം അലങ്കരിച്ച് സംരക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന, ആദ്യകാല രക്തസാക്ഷികളെക്കുറിച്ചുള്ള അറിവുകളെല്ലാംതന്നെ, അന്നു പോപ്പ് ഡമാസസിന്റെ ശ്രമഫലമായി സംരക്ഷിക്കപ്പെട്ട കല്ലറകളുടെ മുകളിലുള്ള ലിഖിതങ്ങളില്‍ നിന്നാണ്. റോമന്‍ കുര്‍ബാനയുടെ പിതാവെന്നും പോപ്പ് ഡമാസസ് അറിയപ്പെടുന്നു. കാരണം, പുരാതന ആരാധനക്രമത്തെ പരിഷ്‌കരിക്കുകയും ഹ്രസ്വമാക്കുകയും ലത്തീന്‍ ഭാഷ ഉപയോഗിക്കുകയും ചെയ്തത് അദ്ദേഹമാണ്. 384 ഡിസംബര്‍ 11-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. വിശുദ്ധ ഗ്രന്ഥപാരായണം ആത്മാവിന്റെ ഭക്ഷണമാണ്. കര്‍ത്താവിന്റെ വാക്കുകളില്‍, ''ഞാന്‍ പറഞ്ഞവയെല്ലാം അരൂപിയും ജീവനുമാണ്.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, സഹകരണം, രാജ്യാന്തര സംഘടനകളുടെ പ്രവർത്തനം, യുദ്ധം, പരിസ്ഥിതിപ്രശ്നം, മനുഷ്യാവകാശ പ്രശ്നങ്ങൾ, ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള പഠനമാണ് ഇന്റർനാഷനൽ റിലേഷൻസ് rugc0077boquj1rmogm9qnl51 https-www-manoramaonline-com-web-stories-career-2022 3r170n8kfnramllkp90j2t1cge web-stories https-www-manoramaonline-com-web-stories-career വിജയകരമായി പൂർത്തിയാക്കുന്നവർക്കു വിവിധ സർക്കാർ വകുപ്പുകളിൽ (പ്രതിരോധം, ഇന്റലിജൻസ്, വിദേശകാര്യം) തൊഴിലവസരങ്ങളുണ്ട് രാജ്യാന്തര സംഘടനകൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഓഫിസുകൾ, കോർപറേറ്റുകൾ, എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലും അവസരം സർക്കാർ തലത്തിലും രാജ്യാന്തര ഏജൻസികളിലും പ്രവർത്തിക്കുന്നവർക്കു നയരൂപീകരണത്തിലും ആസൂത്രണത്തിലും പങ്കു വഹിക്കാനാകും
ലഹരി നുരഞ്ഞുയരുന്ന മനസും ശരീരവുമായി ഞാൻ 2C യുടെ മുൻപിൽ എത്തി. ഡോർ തുറന്നിട്ടിരുന്നു. ഉള്ളിലെ ലഹരി കാരണം ആ വാതിൽ തുറന്നു അകത്തു കയറാൻ എനിക്ക് തെല്ലും സങ്കോചം ഉണ്ടായില്ല. ഹാളിൽ അവൾ ഇല്ലായിരുന്നു, ഞാൻ ബെഡ് റൂമിലേക്ക്‌ നടന്നു .. അവിടെ അവൾ എന്നെ പ്രതീക്ഷിച്ച പോലെ നില്പുണ്ടായിരുന്നു. റെഡ് കളര സാരീ, ഇറക്കി വെട്ടിയ ബ്ലൗസിലൂദെ അവളുടെ പുറം മുഴുവൻ കാണാമായിരുന്നുഒരു മടിയുമില്ലാതെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. ഞാൻ അടുത്തേക്ക് ചെല്ലുന്തോറും അവളുടെ മുഖം ചുവക്കുന്നതും, വെറുതെ അവളുടെ കൈ ജനലിൽ നിന്നും എടുത്തു കട്ടിലിന്റെ സൈഡിൽ പിടിക്കുന്നതും പാതി ബോധത്തിൽ ഞാൻ കണ്ടു. അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തൊട്ടു മുൻപിൽ നിന്ന് ഞാൻ, ഞാൻ പറഞ്ഞു മോനിക ഹാപ്പി ഹോളി അവളുടെ കണ്ണിലെ ദാഹം അറിഞ്ഞു ഞാൻ, അവൾക്കു ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല. എന്നിട്ട് എന്റെ കയ്യിലെ ചായം എടുത്തു വലതു കൈ കൊണ്ട് അവളുടെ കവിളിൽ ചെറുതായി തേച്ചു ഞാൻ. കവിളിൽ നിന്നും എന്റെ കൈ അവളുടെ കഴുത്തിലേക്കു നീണ്ടു, എന്റെ കൈ പോകുന്നതനുസരിച്ചു അവളുടെ തല ഉയര്ന്നു വന്നു. അവളുടെ വലത്തേ കവിളിലും തൊണ്ടയിലും ചായം തേച്ചു ഞാൻ ഇടാതെ കൈ കൊണ്ട് അവളുടെ വലത്തേ കവിളിലും കഴുത്തിലും ചായം തേച്ചു. 2 കൈയും അവളുടെ കഴുത്തിൽ പിടിച്ചു കൊണ്ട് അവളുടെ മുഖം എന്റെ കയ്യില എടുത്തു, അപ്പോൾ അവളുടെ ചുണ്ടുകൾ വിറക്കുന്നു, എന്റെ വിരലുകള അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലൂടെ തടവി അവളുടെ sholderil പിടിച്ചു എന്നിട്ട് എന്റെ കൈകള അവളുടെ sholderil നിന്നും തടവി താഴ്കേക്ക് പോയി, അവളുടെ വിരലുകളിൽ എന്റെ വിരൽ കോർത്ത്‌ അവളെ എന്റെ ദേഹത്തേക്ക് വലിച്ചു ഞാൻ.. അവളുടെ നഗ്നമായ വയറിൽ പിടിച്ചു എന്റെ ദേഹത്തേക്ക് ചേർത്ത് nirthi എന്റെ വിരലുകള കൊണ്ട് അവളുടെ ചുണ്ടുകൾ വിടര്ത്തി എന്റെ ചുണ്ടുകൾ അമര്ന്നു അവളുടെ ചുണ്ടിൽ. എന്റെ കൈ അവളുടെ ഇടുപ്പിലെ വയറിൽ ഞെരിഞ്ഞു ഒന്ന് കൂടി അവളെ ചേർത്ത് ഞാൻ എന്റെ ദേഹത്തേക്ക്. അവളുടെ 36 സൈസ് മുലകൾ എന്റെ ദേഹത്തേക്ക് ഒരു പഞ്ഞികെട്ട് പോലെ അമര്ന്നു. അവളുടെ കീഴ്ച്ചുണ്ടിനെ ഞാൻ നക്കി എന്റെ വായിലേക്ക് എടുത്തു ചപ്പി കുടിച്ചു, ഒരു ശീല്കാരതോടെ അവൾ എന്നോട് കൂടുതൽ ചേർന്നു.. അവളുടെ ചുണ്ടുകൾ ചപ്പികുടിച്ചു കൊണ്ട് എന്റെ വലം കൈ അവളുടെ നഗ്നമായ പുറത്തു തഴുകാൻ തുടങ്ങി. എന്നിട്ട് അവളുടെ സാരി ഞാൻ അവളുടെ sholderil നിന്നും എടുത്തു. അപ്പൊ ശക്തമായി എന്നെ തള്ളി മാറ്റി അവൾ കട്ടിലിൽ ഇരുന്നു, അവളുടെ ശ്വാസം ഉച്ചത്തിൽ ഉയർന്നമരുന്നതു ഞാൻ കണ്ടു. പുറകിലൂടെ വന്നു ഞാൻ അവളുടെ തോളിൽ കൈ വെച്ച് കഴുത്തിലൂടെ നക്കി ഉമ്മ വെച്ച് മുൻപിൽ വന്നു. അപ്പോൾ ഞാൻ കണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ ഒഴുകുന്നത്‌, അത് ഒഴുകി അവളുടെ മൂക്കിന്റെ സൈഡിൽ വരെ എത്തി, എന്റെ നാവു കൊണ്ട് ഞാൻ ആ കണ്ണ് നീർ നക്കി എടുത്തു. അവുടെ 2 കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ നക്കി എടുത്തു അവളുടെ കണ്ണുകളിൽ എന്റെ ചുണ്ടുകൾ അമര്ന്നു. അവളുടെ കണ്ണ് നീര് ആ ലഹരിയിലും എന്നിലെ ബോധത്തെ കുറച്ചു ഉണര്ത്തി. ആ മുഖം കയ്യില എടുത്തു ഞാൻ ചോദിച്ചു അവളോട്‌ ;
ബോണ്ടയൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പക്ഷേ എപ്പോഴും നാം ഉണ്ടാക്കുന്നത് ഉരുളക്കിഴങ്ങും കടലപ്പൊടിയും കൊണ്ടുള്ളതാണല്ലോ.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ബോണ്ട നമുക്ക് ഉണ്ടാക്കാം. ഇഡ്ഡിലിക്ക് അരച്ചു വച്ച മാവ് കൊണ്ട് സൂപ്പർ ടേസ്റ്റി ബോണ്ട … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ഒറ്റപ്പെട്ട തുരുത്തില്‍ നിന്നും സാന്ദ്രയെ പരീക്ഷാ ഹാളിലെത്തിക്കാന്‍ 2 ദിവസം പ്രത്യേക ബോട്ട് സര്‍വ്വീസ് നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍ കലീമുള്ള ഖാന്‍ തന്‍റെ തോട്ടത്തില്‍ (Photo source) കോവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് മാമ്പഴങ്ങളിലൂടെ അഭിവാദ്യമര്‍പ്പിച്ച് ഇന്‍ഡ്യയുടെ മാംഗോ മാന്‍ ത്രീ-ഡി പ്രിന്‍ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കി ന്യൂയോര്‍ക്കിലെ മലയാളി നഴ്‌സ് ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്‍കാരന്‍ കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന്‍ മിഷന്‍ കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്‍; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്‍ സയ്ദ് അബു താഹിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിവാര്‍ഡ് ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്‍കി പൊലീസുകാരന്‍ കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര്‍ എസ് ഓഫീസര്‍മാരോടൊപ്പം ചേരാം 2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ് ‘ഒന്ന് പിഴച്ചാൽ ‍ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക’: ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന അവര്‍ക്കും പറയാനുണ്ട് ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട് മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍ ഇവരുടെ വീട്ടിലും പി‌ഞ്ചുകുഞ്ഞുങ്ങളുണ്ട്, നമ്മുടെ സുരക്ഷയോര്‍ത്ത് ജോലി ഉപേക്ഷിച്ച ഭാര്യമാരുണ്ട്! കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ ഊണും ഉറക്കവുമുപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ അനുഭവങ്ങള്‍
മനുഷ്യൻ വേട്ടയാടി നടന്നിരുന്ന കാലങ്ങൾ മുതൽ നാം ഇപ്പോൾ വേശ്യാവൃത്തിയെന്നോ അല്ലെങ്കിൽ ഹണി ട്രാപ്പിങ് എന്നോ വിളിക്കുന്ന പ്രവൃത്തി മറ്റൊരു രൂപത്തിൽ നിലനിന്നിരുന്നു എന്ന് ചില പഠനങ്ങൾ പറയുന്നു (Smith, 2019). ഏറ്റവും നല്ല വേട്ടക്കാരനാവും ഏറ്റവും കൂടുതൽ പെണ്ണുങ്ങളെ ലഭിക്കുക. പക്ഷെ ഇവിടെ സ്ത്രീകളെ ആകർഷിച്ചിരുന്ന പ്രധാനഘടകം പുരുഷന്റെ സൗന്ദര്യമോ , ആകാരവടിവോ ആയിരുന്നില്ല, മറിച്ച് അവൻ്റെ വേട്ടയാടാനുള്ള കഴിവായിരുന്നു മുഖ്യം. കാരണം ഏറ്റവും നല്ല വേട്ടക്കാരനാണ് വേട്ടമൃഗത്തിൻ്റെ ഏറ്റവും നല്ല ഭാഗവും , ഏറ്റവും കൂടുതൽ വീതവും ലഭിക്കുക. ഒരു വേട്ടസമൂഹത്തിൽ ഇതുപോലെ മാംസം വീതം വെച്ചുകഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് കിട്ടുക തീരെ ചെറിയൊരു വീതമാവും. സ്ത്രീകളുടെ കൂടെ കുട്ടികളും കൂടെ ഉണ്ടെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാവും. ഈ ഒരവസ്ഥയിൽ ആണ് പെണ്ണുങ്ങൾ ഏറ്റവും മികച്ച വേട്ടക്കാരനെ എങ്ങിനെയും സന്തോഷിപ്പിക്കുവാൻ ശ്രമിക്കുന്നത്. തന്റെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ ഇരിക്കുന്ന മാംസത്തിന് പകരമായി ആദിമസമൂഹങ്ങളിലെ ഒരേയൊരു വിനോദം അനുഭവിക്കുവാൻ സാധിച്ചാൽ അതെല്ലേ ലാഭം എന്ന് അവനും ചിന്തിക്കും. ഇത് തൊഴിലായി സ്വീകരിച്ച വേശ്യാവൃത്തിയോ , ഹണി ട്രാപ്പിങ്ങൊ ഒന്നുമല്ല . മറിച്ച് സമൂഹമുണ്ടാക്കിയ കുടുക്കിൽ പെട്ട പെണ്ണുങ്ങൾ അവരുടെയും മക്കളുടെയും നിലനില്പ്പിനായി ചെയ്യുന്നതാണ്. സെക്‌സിന് പകരമായി ആഹാരം അല്ലെങ്കിൽ നിലനിൽപ്പിനാവശ്യമായ മറ്റെന്തെങ്കിലും അതായിരുന്നു രീതി. ഇതിനെ Transactional sex എന്ന് ഔദ്യോഗികമായും ഷുഗർ ബേബി എന്ന് ഇന്റെനെറ്റും പേര് വിളിക്കും. അങ്ങിനെ ഏറ്റവും നല്ല വേട്ടക്കാരൻ ഗോത്ര നേതാവാകുകയും അവന് ഏറ്റവും കൂടുതൽ പെണ്ണുങ്ങളെ ലഭിക്കുകയും ചെയ്യും. ഇത് സാവധാനം ചില ആദിമഗോത്രങ്ങളിൽ ആണുങ്ങൾ ഒരു അവകാശമാക്കിയെടുക്കുകയും പിന്നീട് ആചാരമാവുകയും ചെയ്തു എന്നത് ചരിത്രം. ശരി, ആദിമ ഗോത്രമനുഷ്യനും മൃഗങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് കരുതുക. അങ്ങിനെയെങ്കിൽ ഈ പ്രവൃത്തി സമൂഹമായി വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളിലും കാണുവാനുള്ള സാധ്യതയില്ലേ ? തീർച്ചയായും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണം അഡെലി പെൻഗ്വിനുകളാണ് (Hunter & Davis, 1998). റോസ് ഐലൻഡിൽ നീണ്ട അഞ്ചുവർഷങ്ങൾ ഇവറ്റകളെ നിരീക്ഷിച്ച ഫിയോണ ഹണ്ടർ പറയുന്നത് കൂടുകൂട്ടാൻ ആവശ്യമായ ഉരുളൻ കല്ലുകൾക്ക് വേണ്ടി പെൺ അഡെലി പെൻഗ്വിനുകൾ ഏതറ്റം വരെയും പോകുമെന്നാണ്. ആകെ മഞ്ഞുമൂടിക്കിടക്കുന്ന ദക്ഷിണ ധ്രുവത്തിൽ ഉരുളൻ കല്ലുകൾ തീരെ കിട്ടാനില്ല. എന്നാൽ പെൻഗ്വിനുകൾക്ക് മുട്ടയിട്ട് അടയിരിക്കുവാൻ ഇത് ആവശ്യവുമാണ് . കല്ലുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിൽ പെൺ അഡെലി പെൻഗ്വിൻ സൂത്രത്തിൽ അടുത്തുള്ള മറ്റ് കൂടുകളിൽ ഒരു സൗഹൃദസന്ദർശനം നടത്തും. അവിടെ അയൽപക്കത്തെ ചെക്കൻ ഉറപ്പായും കാവൽ നിൽപ്പുണ്ടാവും. അയൽവാസിയുടെ ദാരിദ്ര്യം അവൻ മുതലെടുക്കുന്നതാണോ അതോ ഒരു കല്ലിന് വേണ്ടി അവൾ വഴങ്ങുന്നതാണോ എന്നൊന്നും ഇപ്പോൾ നമുക്കറിയില്ല. എന്തായാലും കാര്യം കഴിഞ് പെൺ പെൻഗ്വിൻ കല്ലുമായി തിരികെയെത്തി കൂട് പൂർത്തിയാക്കും . എന്നാൽ അതിശയിപ്പിക്കുന്ന ഒരു കാര്യം ഹണ്ടർ ശ്രദ്ധിച്ചിട്ടുണ്ട് . ഇതേ പെൺ പെൻഗ്വിൻ തൻ്റെ പുരുഷൻ മരിച്ചു കഴിഞ്ഞാൽ അടുത്ത ആളായി തിരഞ്ഞെടുക്കുന്നത് മറ്റാരെയും ആവില്ല, അന്ന് കല്ല് തന്ന് “സഹായിച്ച ” അതേ അയൽപക്കക്കാരനെയാവും ! ഈ ഒരു സാഹചര്യം മുൻകൂട്ടി കണ്ട് ചെയ്യുന്ന പ്രവർത്തിയാണോ ഇത് എന്നും ഗവേഷകർക്ക് സംശയമുണ്ട്. പെൻഗ്വിനുകൾക്കിടയിൽ കല്ലാണ് പ്രതിഫലമെങ്കിൽ ചിമ്പാൻസികൾക്കിടയിൽ അത് ഒരു കഷ്ണം ഇറച്ചിയാണ്. നാം ആദ്യം പറഞ്ഞ വേട്ടക്കാർക്കിടയിലെ പ്രശ്നം അതേപടി ആവർത്തിക്കുകയാണ് ചിമ്പുകൾക്കിടയിൽ. തനിക്കും, ഒരു പക്ഷെ മക്കൾക്കും വേണ്ടിയുള്ള ഇറച്ചിക്കായി ചില പെൺ ചിമ്പാൻസികൾ മുൻപരിചയമില്ലാത്ത ആൺ ചിമ്പുകളുമായി ബന്ധം സ്ഥാപിക്കാറുണ്ട് എന്നാണു നിരീക്ഷണങ്ങൾ തെളിയിക്കുന്നത് (Cristina , 2009 ). ഗവേഷകയായ ക്രിസ്റ്റീന ഗോമസ് ആണ് ആഫ്രിക്കയിലെ റ്റായ് നാഷണൽ പാർക്കിൽ നടത്തിയ നിരീക്ഷങ്ങൾക്കൊടുവിൽ ചിമ്പുകൾക്കിടയിൽ ‘മീറ്റ് ഫോർ സെക്സ് ‘ കലാവിരുന്ന് നടക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നത്. അതാവട്ടെ ദീർഘകാലഅടിസ്ഥാനത്തിലാണ് താനും ! ഇറച്ചിവേണ്ടിയല്ലെങ്കിലും കപ്പൂച്ചിൻ കുരങ്ങുകൾക്കിടയിലും ഇതിന് സമാനമായ ട്രാൻസാക്ഷണൽ സെക്സ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട് ( Dubner & Levitt, 2005). കഴിഞ്ഞില്ല, ഹമ്മിങ് ബേർഡുകളിലെ ഒരു വിഭാഗത്തിലും (Eulumpis jugularis) തേനിനായി ഇതേ പരിപാടി അരങ്ങേറുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. കാരണം ഇക്കൂട്ടത്തിലെ ആണുങ്ങൾ തേൻ കിട്ടുന്ന ചില സ്ഥലങ്ങൾ അവരുടെ അധികാരപരിധിയിൽ കാത്തുസൂക്ഷിക്കാറുണ്ട്. ക്ഷാമകാലത്ത് ഇവരുടെ ടെറിട്ടറിയിൽ കയറി തേൻ കുടിക്കുവാനാണ് പെണ്ണുങ്ങൾ ഈ പണി ചെയ്യുന്നത് (Larry Wolf , 1975). ചുരുക്കത്തിൽ ഈ റിപ്പോർട്ടുകളിലെല്ലാം ഒരേഒരു കാര്യമാണ് മുഴച്ചു നിൽക്കുന്നത്. ജീവന്റെ നിലനിൽപ്പ്, അതാണ് പ്രധാനം. അതെ!, സെക്സ് അതായിരുന്നു ആദ്യത്തെ നാണയം. References Smith, E. A. (2019). Why do good hunters have higher reproductive success? – PubMed – NCBI. Hunter, E.M.; Davis, S.L. (1998). “Female Adélie Penguins Acquire Nest Material from Extrapair Males after Engaging in Extrapair Copulations”(PDF). The Auk. 115 (2): 526–528. doi:10.2307/4089218. JSTOR4089218. Cristina M. Gomes and Christophe Boesch (2009). “Wild Chimpanzees Exchange Meat for Sex on a Long-Term Basis”. PLOS ONE. 4 (4): e5116. doi:10.1371/journal.pone.0005116. PMC2663035. PMID19352509. Stephen J. Dubner and Steven Levitt; Monkey Business, New York Times; published June 5, 2005. Alexandru Micu. (2016, August 31). The Red Light Forest – Prostitution in the Animal World. Retrieved from ZME
This post is also available in: English (ഇംഗ്ലീഷ്) العربية (അറബിക്) Français (ഫ്രഞ്ച്) हिन्दी (ഹിന്ദി) ഒരു ലക്ഷ്യവുമില്ലാതെ മേഘങ്ങളിൽ പൊങ്ങിക്കിടക്കുന്ന ആത്മാക്കളെപ്പോലെ സ്വർഗ്ഗം ഭൂതങ്ങളുടെ സ്ഥലമാകുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ വീണ്ടെടുക്കപ്പെട്ടവർക്ക് സ്വർഗത്തിൽ യഥാർത്ഥ ശരീരമുണ്ടാകുമെന്നും അനന്തമായ സംതൃപ്തമായ ജീവിതം നയിക്കുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. അവരുടെ ശരീരം രോഗമോ ക്ഷയമോ ഏതെങ്കിലും തരത്തിലുള്ള അപൂർണതയോ ഇല്ലാത്തതായിരിക്കും. ഇതിനർത്ഥം അന്ധർ കാണും, ബധിരർ കേൾക്കും, തളർവാതരോഗികൾ നടക്കും. ക്രിസ്തുവിന്റെ രണ്ടാം വരവിൽ ഈ രൂപാന്തരം സംഭവിക്കും. അവൻ “അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും” (ഫിലിപ്പിയർ 3:21). യേശു, തന്റെ പുനരുത്ഥാനത്തിനുശേഷം, തനിക്ക് യഥാർത്ഥ ശരീരമുണ്ടെന്നും ആത്മാവല്ലെന്നും ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തു. അവൻ അവരോടു പറഞ്ഞു: ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു ” (ലൂക്കാ 24:39). വീണ്ടെടുക്കപ്പെട്ട പുതിയ ശരീരങ്ങൾ ക്രിസ്തുവിന്റേത് പോലെ യഥാർത്ഥമായിരിക്കും. ആളുകൾ ദൈവത്തിന്റെ സാന്നിധ്യത്തിൽ സന്തോഷിക്കും, യാത്ര ചെയ്യും, വിശാലമായ പ്രപഞ്ചം പര്യവേക്ഷണം ചെയ്യും, സ്വർഗ്ഗീയ സംഗീതം ആസ്വദിക്കും, പ്രിയപ്പെട്ടവരുമായുള്ള കൂട്ടായ്മയും അവരുടെ സ്വപ്നങ്ങൾ നിറവേറ്റും. ദൈവത്തിന്റെ അനന്തമായ സൃഷ്ടിയിൽ പരിധികളില്ലാത്ത കാര്യങ്ങൾ ചെയ്യാനുണ്ടാകും. രക്ഷിക്കപ്പെട്ടവർ പുതിയ ഭൂമിയിൽ വീടുകൾ പണിയുമെന്നും മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെന്നും അവരുടെ ജോലി ആസ്വദിക്കുമെന്നും യെശയ്യാവ് 65:21,22 പറയുന്നു. വീഴ്ചയ്ക്കും പാപത്തിനും മുമ്പ് മനുഷ്യൻ പറുദീസയിൽ ജീവിച്ചിരുന്ന ജീവിതം അവിടത്തെ ജീവിതം ഇഷ്ടപ്പെടും. പഴയ ഏദനിലെ എല്ലാ സന്തോഷങ്ങളും ഉണ്ടാകും: ഉയർന്ന മരങ്ങൾ, സുഗന്ധമുള്ള പൂക്കൾ, ഉന്മേഷദായകമായ അരുവികൾ, രുചികരമായ പഴങ്ങൾ, മനോഹരമായ വീടുകൾ. ലോകം കളങ്കരഹിതമായിരിക്കും. അവന്റെ പുതിയ രാജ്യത്തിൽ മൃഗങ്ങളിലും മനുഷ്യരിലും ഒരു മാറ്റം ഉണ്ടാകുമെന്നും യെശയ്യാവ് 11 നമ്മോട് പറയുന്നു. രക്തച്ചൊരിച്ചിലും കൊലപാതകവും ഇനി ഉണ്ടാകില്ല. ദൈവത്തിന്റെ എല്ലാ സൃഷ്ടികളും സൗഹൃദപരമായിരിക്കും. പുതിയ ഭൂമിയിൽ “ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും” (വെളിപാട് 21:4). കാരണം “ദൈവം എല്ലാ കണ്ണുനീരും തുടച്ചുകളയും” (വെളിപാട് 7:16,17). അവന്റെ സേവനത്തിൽ, BibleAsk Team This post is also available in: English (ഇംഗ്ലീഷ്) العربية (അറബിക്) Français (ഫ്രഞ്ച്) हिन्दी (ഹിന്ദി)
കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം”സർഗോത്സവ് 2022 ” ഫോക് ലോർ അക്കാഡമി ജേതാവ് മോഹനൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ,ഇ. മുഹമ്മദ് ബഷീർ, കെ.മഹേഷ് എന്നിവർ സംസാരിച്ചു. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ കലാകായിക സമിതി കൺവീനർ പി.ജയപ്രകാശ് നന്ദിയും പറഞ്ഞു. 27 ഇനങ്ങളിലായി നടന്ന മത്സരത്തിൽ സിവിൽ, ആലത്തൂർ ഏരിയകൾ ഒന്നാം സ്ഥാനം പങ്കിട്ടു. മണ്ണാർക്കാട് രണ്ടാം സ്ഥാനവും, ഫോർട്ട് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യൻപട്ടം പറളി കുടുംബാരോഗ്യകേന്ദ്രത്തിലെ ടി.കെ.കിഷോറും, കല്ലിടിക്കോട് കൂടുംബാരോഗ്യ കേന്ദ്രത്തിലെ ജയശ്രീയും കരസ്ഥമാക്കി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ആർ. സാജൻ സമ്മാനദാനം നടത്തി. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
നയൻതാരയെയും പൃഥ്വിരാജ് സുകുമാരനെയും പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ ഓണത്തിന് തിയേറ്ററുകളിൽ എത്തില്ല. മുൻപ്, ചിത്രം ഓണത്തിന് ഫെസ്റ്റിവൽ റിലീസായി പ്രഖ്യാപിച്ചിരുന്നു. തിരുവോണ ദിനമായ സെപ്റ്റംബർ 8 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും, ഇനിയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിയാത്തതിനാൽ നിർമ്മാതാക്കൾ റിലീസ് തീയതി വീണ്ടും നീട്ടി. സംവിധായകൻ അൽഫോൺസ് പുത്രൻ ‘ഗോൾഡ്’ ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷം റിലീസ് ചെയ്യുമെന്ന് അറിയിച്ചു. പുതിയ റിലീസ് ദിവസം ഏതാണെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ “ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. “ഗോൾഡ്” റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അൽഫോൺസ് പുത്രൻ കുറിപ്പിൽ പറഞ്ഞു. നയൻതാരയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘ഗോൾഡ്’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം, തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു. Read Also: ഭീമൻ രഘു ചേട്ടന്റെ ആറാട്ട്; വേദിയിലെ താരങ്ങളെ വെല്ലുന്ന കൗണ്ടറുകളുമായി കളം നിറഞ്ഞ് ഭീമൻ രഘു “ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്, എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. GOLD-നായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും,” സംവിധായകൻ പറഞ്ഞു. Story highlights- movie gold to miss onam release Read more on: film | gold | malayalam News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
പെണ്ണുകാണാൻപോയിട്ടുള്ള ചില പയ്യന്മാരെങ്കിലും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. എന്റെ പേരു മേരിക്കുട്ടീന്നാ എന്നൊരു മറുപടി കൂടി വന്നാൽ കേൾക്കുന്നവർക്ക് ചിരിക്കാനും വകയായി. ബുദ്ധിയുടെ തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ ഇതൊരു മണ്ടൻ ചോദ്യമാണ്, പെണ്ണിന്റെ മറുപടിയും തഥൈവ. ചക്കീം കൊള്ളാം ചങ്കരനും കൊള്ളാം എന്ന് പറഞ്ഞ്, കേട്ടു നിൽക്കുന്ന കാരണവന്മാർ ആലോചന അവസാനിപ്പിക്കാൻ വരട്ടെ. ഇവർ നല്ല ജോഡിയാകാൻ സാദ്ധ്യതയുണ്ട്. ചോദ്യം പുറപ്പെട്ടത് പയ്യന്റെ ഹൃദയത്തിൽ നിന്നാണോ, വിവരക്കേടിൽ നിന്നാണോ എന്ന് മനസ്സിലാക്കണം. ഉത്തരം വന്നത് പെണ്ണിന്റെ ഹൃദയത്തിൽ നിന്നാണോ, വിവരക്കേടിൽ നിന്നാണോ എന്നും തിരിച്ചറിയണം. അതിന്, വിവരമുള്ളവർ അവരോട് കുറച്ച് സംസാരിച്ചാൽ മനസ്സിലാകും. രണ്ടും ഹൃദയത്തിൽ നിന്നായിരുന്നു എങ്കിൽ ഇവരുടെ ഹൃദയങ്ങൾ തമ്മിൽ നല്ല ഐക്യമുണ്ട്. തീരുമാനങ്ങൾ എടുക്കാൻ മനുഷ്യന്റെ ബുദ്ധി പരിഗണിക്കുന്നത്, ഭൌതിക ഘടകങ്ങളെയാണ്. സ്വത്ത്, ജോലി, പണം, സുഖ സൌകര്യങ്ങൾ, സൌന്ദര്യം, ആരോഗ്യം, കഴിവുകൾ തുടങ്ങി വിവാഹ തീരുമാനം എടുക്കാൻ ബുദ്ധി പരിഗണിച്ച ഏതെങ്കിലും ഘടകത്തിൽ പിന്നീട് മാറ്റം വന്നാൽ, സ്വന്തം തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക. എന്നാൽ ഹൃദയം പരിഗണിക്കുന്നത് അനുഭൂതികളാണ്. മറ്റേ ആളിന്റെ സാന്നിദ്ധ്യം, സാമീപ്യം, പെരുമാറ്റം, ഇടപഴകൽ, ഭാവം, സ്പർശനം, ദർശനം, പ്രതികരണം ഇതിലേതെങ്കിലുമോ, ഇതെല്ലാം കൊണ്ടോ ഹൃദയത്തിനു ലഭിച്ച അനുഭൂതികളെയാണ് ഹൃദയം വിലയിരുത്തുന്നത്. ഈ ആളെ സ്വീകരിക്കാം എന്ന് ഹൃദയം ഒരു തീരുമാനമെടുത്താൽ പിന്നെ ഏതെല്ലാം ഘടകങ്ങൾ മാറിയാലും, എത്ര പ്രതികൂല സാഹചര്യങ്ങൾ വന്നാലും, ഹൃദയം പിന്മാറില്ല. ബുദ്ധി ഉപയോഗിക്കേണ്ട എന്നല്ല, വരും വരായ്കകൾ ചിന്തിക്കണം. വേറെ വിവാഹം കഴിച്ചതാണോ? ക്രിമിനൽ പശ്ചാത്തലമുണ്ടോ, മാറാ രോഗങ്ങളുണ്ടോ, മാനസിക പ്രശ്നങ്ങളുണ്ടോ? തൊഴിൽ, വിദ്യാഭ്യാസം, ബന്ധങ്ങൾ, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവർ പറയുന്നത് വാസ്തവമാണോ? ഒരുമിച്ചുള്ള ജീവിതം പ്രായോഗികമാണോ? എന്നൊക്കെ ബുദ്ധി ഉപയോഗിച്ച് അന്വേഷിക്കണം. ഈ ശ്രമം മാതാപിതാക്കളാണ് സാധാരണ ഏറ്റെടുക്കുന്നത്. അംഗീകരിക്കാൻ സമ്മതമല്ലാത്ത വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല എങ്കിൽ, തമ്മിൽ കാണാനാവസരം ഉണ്ടാക്കുക. നേരിൽ കാണുമ്പോൾ, സ്വന്തം ഹൃദയത്തോടു ചോദിക്കണം, ഈ ആളുമായി ചേർന്ന് എല്ലാവിധ അനുഭൂതികളും സൃഷ്ടിച്ച് മരണം വരെ ജീവിക്കാൻ ഞാൻ തയ്യാറാണോ എന്ന്. അതേ, എന്നാണ് ഹൃദയത്തിന്റെ മറുപടി എങ്കിൽ, പകുതി തീരുമാനം നടന്നു. ബാക്കി പകുതി അറിയണമെങ്കിൽ, അയാളോട് സംസാരിക്കണം. - എന്റെ ഒപ്പം ചേർന്ന് എല്ലാവിധ അനുഭൂതികളും സൃഷ്ടിച്ച് മരണം വരെ ജീവിക്കാൻ അയാൾ തയ്യാറാണോ? - ഒന്നുകിൽ ഇതേ ചോദ്യം തന്നെ നേരിട്ട് ചോദിക്കാം. അല്ലെങ്കിൽ മേരിക്കുട്ടീടെ പേരെന്താ എന്ന് ചോദിച്ച പോലെ, ഹൃദയത്തിൽ ഉയരുന്നത് എന്തോ അത് ചോദിച്ചാൽ മതി, ഹൃദയത്തിന് ഉത്തരം കിട്ടും. നിങ്ങളുടെ പങ്കാളിയാണെങ്കിൽ ഹൃദയം ടിക് ചെയ്യും. ഇനി, ഹൃദയം പറയുന്ന പോലെ തീരുമാനിക്കുക. ഭാര്യയും ഭർത്താവും തമ്മിൽ യോജിപ്പോടെ മണ്ടത്തരം കാട്ടിയാൽ പോലും, അത് കാണുന്ന, യോജിപ്പില്ലാതെ ജീവിക്കുന്ന ബുദ്ധിമാൻമാർക്കും ബുദ്ധിമതികൾക്കും ഇവരോട് പുച്ഛമല്ല, ആദരവും, അസൂയയുമാണ് തോന്നുക. കല്യാണക്കാര്യത്തിൽ ഹൃദയത്തിന്റെ തീരുമാനമാണ് സർവ്വ പ്രധാനം. പക്ഷേ, മിക്ക മനുഷ്യരും, ഹൃദയത്തെ ശ്രദ്ധിക്കാറില്ല. ഓരോരോ സാദ്ധ്യതകൾ ചിന്തിച്ച്, സംശയിച്ചു കൊണ്ടേയിരിക്കും. If you cannot accept anything in "Faith", then your life will be dominated by "Doubts" George Kadankavil - December 2009 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
Breaking News: ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രൻ; സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാൻ: എംവി ജയരാജൻ ◆ ആം ആദ്മി നുണയന്മാരുടെ പാർട്ടി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ◆ വീട്ടിൽ കല്ലിട്ടത് സർവേ നടത്താൻ; കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും: എംവി ജയരാജൻ ◆ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ ◆ മന്ത്രിയുടെ പേരിൽ തീവ്രവാദിയുണ്ടെന്ന് പറയുന്നത് തീവ്രവാദമാണ്: എംബി രാജേഷ് ◆ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു; പിതാവ് അറസ്റ്റില്‍ ◆ വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ ◆ വിഴിഞ്ഞം സമരം: ദേശാഭിമാനി തീവ്രവാദി എന്ന് വിളിച്ചത് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെ ◆ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; ലണ്ടനിൽ മാത്രം ചിലവഴിച്ചത് 43.14 ലക്ഷം രൂപ ◆ ബലാത്സംഗ കേസിൽ എല്‍ദോസ് കുന്നപ്പിള്ളിക്കു ആശ്വാസം; ജാമ്യം ശരിവെച്ച് ഹൈക്കോടതി ◆ Latest News National test category ആംബുലന്‍സിലെ ഡീസല്‍ തീര്‍ന്നു; റോഡരികില്‍ കുഞ്ഞിന് ജന്മം നൽകി യുവതി News Desk 30 October 2022 റായ്പൂര്‍ : മധ്യപ്രദേശിലെ പന്ന ജില്ലയില്‍ വഴിയരികില്‍ പ്രസവിച്ച്‌ ആദിവാസി യുവതി. അടുത്തുള്ള ടൗണ്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രിയില്‍ ആംബുലന്‍സിലെ ഡീസല്‍ തീര്‍ന്നതോടെയാണ് യുവതിക്ക് റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നത്. വെള്ളിയാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കരാര്‍ പ്രകാരം നടത്തുന്ന 108 ആംബുലന്‍സില്‍ ആണ് രേഷ്മ എന്ന ആദിവാസി സ്ത്രീയെ ഷാനഗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പാറ കല്ലുകള്‍ നിറഞ്ഞ നിലത്ത് തുണി ഷീറ്റില്‍ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയെ, ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സഹായിച്ചു. ആംബുലന്‍സ് അവരുടെ അടുത്ത് തന്നെ പാര്‍ക്ക് ചെയ്യുകയും ഡോര്‍ തുറന്ന് ലൈറ്റുകള്‍ തെളിയിക്കുകയും ചെയ്തു. രാത്രിയായിരുന്നു യാത്ര. ഇരുട്ട് നിറഞ്ഞ പ്രദേശത്തുവച്ചാണ് വാഹനം ഇന്ധനം തീര്‍ന്ന് നിന്നത്. ഇന്ധനം തീര്‍ന്നെന്ന് വീട്ടുകാരെ അറിയിച്ചതോടെ ആരോഗ്യപ്രര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ റോഡരികില്‍ കിടത്തുകയും പ്രസവിക്കാന്‍ സഹായിക്കുകയുമായിരുന്നു.
സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » സ്ഥിതി-ഗതി » സോളാര്‍ റിപ്പോര്‍ട്ട്;നടപടിയ്‌ക്കെതിരെ മുന്‍ അന്വേഷണ സംഘം സോളാര്‍ റിപ്പോര്‍ട്ട്;നടപടിയ്‌ക്കെതിരെ മുന്‍ അന്വേഷണ സംഘം Glint staff Wed, 18-10-2017 12:03:06 PM ; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ അന്വഷണ സംഘത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഡി.ജി.പി എ ഹേമചന്ദ്രന്‍ പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തു നല്‍കി. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്ത് ഭവിഷ്യത്തും നേരിടാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നുണ്ട്. മറ്റ് ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നും ഹേമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെടുന്നു. സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സ്ഥലം മാറ്റിയ എസ്പിമാരായ റെജി ജേക്കബ്, വി അജിത്, ക ഐസ് സുദര്‍ശന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം എന്നിവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നാണ് ഹേമചന്ദ്രന്റെ ആവശ്യം. സോളാര്‍ കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ചുമതല തനിക്കായിരുന്നുവെന്നും താനാണ് മറ്റ് നാല് പേരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ മാത്രമാണ് അവര്‍ ഇടപെട്ടത്. മറ്റൊരു വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഹേമചന്ദ്രന്‍ പറയുന്നു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസില്‍ പ്രത്യേക ദൂതന്‍ വഴിയാണ് കത്ത് എത്തിച്ചത്. എന്നാല്‍ തുടര്‍നടപടിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി തയ്യാറായില്ല . തുടര്‍ന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം കത്തു നല്‍കുകയായിരുന്നു.അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ച് തരംതാഴ്ത്തിയിരുന്നു. അന്വേഷണ സംഘത്തിനു നേരെ ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കമ്മീഷന്‍ റിപ്പോര്‍ട്ടിരന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ നടപടിയെടുത്തത് തെറ്റാണെന്നാണ് മുന്‍ അന്വേഷണസംഘം പറയുന്നത്. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പോലീസ് സേനയില്‍ തന്നെ വലിയ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
2012 യുഎഇയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം. രണ്ടാമത്തെ ഏകദിനത്തിൽ പാകിസ്താനെതിരെ 56 റൺ നേടിയതോടെ 2012ലെ ഐസിസി ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടി. ശ്രീലങ്കയ്ക്കെതിരെ 2013 സിഡ്നിയിൽ നടന്ന ടെസ്റ്റിൽ ഷെയ്ൻ വാട്സണ് പകരക്കാരനായി മാക്സ്വെൽ 13-ആമനായി ടീമിലുണ്ടായിരുന്നു. ഫെബ്രുവരി 1ന് വെസ്റ്റിൻഡീസിനെതിരെ 51 റൺ നേടി. 2013 മാർച്ചിൽ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം. ഐപിഎൽതിരുത്തുക 2013ലെ ഐപിഎല്ലിൽ കൂടുതൽ വിലയ്ക്ക് വിറ്റഴിഞ്ഞ താരമായിരുന്നു.[4] 2014ലെ ഐപിഎല്ലിൽ ചെന്നെയ്ക്കെതിരെ 95 റൺസ് നേടി. അവലംബംതിരുത്തുക ↑ "World Twenty20: Glenn Maxwell half-century fails to save Australia from 16-run loss to Pakistan". ABC News (Australia). Australian Broadcasting Corporation. 23 March 2014. ശേഖരിച്ചത് 23 March 2014. ↑ https://en.wikipedia.org/wiki/Get_Smart ↑ "Glenn Maxwell". cricket.com.au. Cricket Australia. മൂലതാളിൽ നിന്നും 2014-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 January 2014. ↑ "Glenn Maxwell scores million dollar contract in Indian Premier League auction". Cricket.Org.PK. മൂലതാളിൽ നിന്നും 2013-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 February 2013. ==പുറം കണ്ണികൾ==‌ ESPN Cricinfo Profile "https://ml.wikipedia.org/w/index.php?title=ഗ്ലെൻ_മാക്സ്വെൽ&oldid=3804015" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഭൂപ്രകൃതിയിലെ വിശേഷതകൾകൊണ്ട് ലോകാദ്ഭുതമായ സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കിയാൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്ന് നിശ്ചയമായും കൈവശപ്പെടുത്തുന്ന സ്ഥലമാണ് തുർക്കിയിലെ പാമുഖലി. വിശാലമായി പരന്നൊഴുകുന്ന നദി പെട്ടന്നൊരു നിമിഷം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതുപോലെ ഒരു പ്രദേശം. തട്ടു തട്ടുകളായി കിടക്കുന്ന സ്ഫടികസമാനമായ വെട്ടിത്തിളങ്ങുന്ന പരലുകൾ... ആദ്യ കാഴ്ചയിൽ ധ്രുവപ്രദേശത്തിനു സമീപത്തോ ഹിമാനിയുടെ സമീപത്തോ ചെന്നുപെട്ടോ എന്നു തോന്നുമെങ്കിലും ഇവിടെ കാര്യമായ തണുപ്പൊന്നും ഇല്ല, വർഷത്തിൽ അധികകാലവും ഉഷ്ണം തന്നെ. മാത്രമല്ല വെൺമ പൊഴിക്കുന്ന ഈ പാളികളുടെ സമീപത്തുതന്നെ ഒട്ടേറെ ചൂടുനീരുറവകളും കാണാം. തുർക്കിയിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന ഒരു സ്ഥലംകൂടിയാണ് പാമുഖലി. ഒഴുക്കുവെള്ളം ഉറഞ്ഞുരൂപപ്പെട്ടതല്ല ഈ ഭൗമവിസ്മയം. ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ സവിശേഷ സൃഷ്ടിക്കു കാരണം. പ്രത്യേകതരം ചുണ്ണാമ്പുകല്ലാണ് ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഈ പാളികൾ. തുർക്കി ഭാഷയിൽ ‘പഞ്ഞിക്കോട്ട’ (കോട്ടൺ കാസിൽ) എന്നർഥമുള്ള പാമുഖലി ഒരു യുനെസ്കോ പൈതൃകസ്ഥാനമാണ്. ചൂടു നീരുറവകളുടെ സമ്മാനം തുർക്കിയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഡെനിസ്‌ലിയിലാണ് പാമുഖലി പ്രദേശം. ഈ പ്രദേശത്തെ പ്രകൃതിദത്തമായ 17 ചൂടുനീരുറവകളിലെ ജലം ഒരുമിച്ചു ചേർന്ന് ഒഴുകി, അതിലെ ധാതുക്കൾ അടിഞ്ഞുചേർന്ന് ചില രാസ, ഭൗതികമാറ്റങ്ങൾക്കു വിധേയമായതാണ് ഈ വെൺപാളികൾ. കാൽസ്യം ധാതുക്കളാൽ സമ്പന്നമായ ഈ ചൂടുനീരുറവകളിലെ ജലം പുറത്തേക്ക് ഒഴുകുംവഴി കാൽസ്യം കാർബണേറ്റും കാർബൺ ഡൈ ഒക്സൈഡും അടങ്ങുന്ന ഒരു മിശ്രിതം ജെൽരൂപത്തിൽ സമീപത്തുള്ള പാറകളിൽ അടിയും. ക്രമേണ കാർബൺ ഡൈ ഒക്സൈഡ് അന്തരീക്ഷവായുവിൽ ലയിക്കുന്നതോടെ കാൽസ്യം കാർബണേറ്റ് പരലുകൾ അടിയുകയും അത് ട്രാവർടീൻ എന്ന അവസാദശിലയായി മാറുകയും ചെയ്യുന്നു. ബിസി 8–ാം നൂറ്റാണ്ടിനും 6–ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലം മുതൽ ഈ ശിലാരൂപീകരണം നടക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ലോകമെമ്പാടുംനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പാമുഖലി ഒരു ദിവസം ആസ്വദിച്ചു കാണാനുള്ള കാഴ്ചകളും അനുഭവങ്ങളും ഉണ്ട്. ട്രാവർടീൻ പാളികൾ കാണാൻ മാത്രമല്ല, അതിൽക്കൂടി നടക്കാനും സൗകര്യമുണ്ട്. എങ്കിലും ഷൂസ് ധരിക്കാൻ അനുവാദമില്ല; നഗ്നപാദരായി വേണം നടക്കാൻ. പ്രകൃതി നിർമിതമായ ഈ വിസ്മയത്തിൽ മനുഷ്യന് ഏൽപിക്കാവുന്ന ആഘാതം പരമാവധി കുറയ്ക്കാനുള്ള കരുതലിന്റെ ഭാഗമാണിത്. ചൂടുനീരുറവകളിലും കുളങ്ങളിലും കുളിക്കാനും സാധിക്കും. ട്രാവർടീൻ കല്ലുകളുടെ വശങ്ങൾ തട്ടി മുറിവേൽക്കാനും ഈർപ്പമുള്ള ചുണ്ണാമ്പുകല്ലുകളിൽ വഴുതാനും സാധ്യതയുണ്ട് എന്നതും സഞ്ചാരികൾ ശ്രദ്ധിക്കണം. സൺഗ്ലാസ് ധരിക്കുന്നതും ഈ യാത്രയിൽ നല്ലതാണ്. ഹിരാപോളിസ് പുരാതന ഗ്രീക്ക് നഗരമായ ഹിരാപോളിസിന്റെ അവശിഷ്ടങ്ങൾ പാമുഖലിയുടെ സമീപത്താണ്. യുനെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത് ട്രാവർടീൻ നാച്ചുറൽ സൈറ്റും ഹിരാപോളിസ് ആർക്കിയോളജക്കൽ സൈറ്റും ഒരുമിച്ചാണ്. ഹിരാപോളിസിൽ 12000 പേർക്ക് ഇരിക്കാൻ സാധിക്കും വിധം നിർമിച്ച ആംഫിതീയറ്ററിന്റെ ശേഷിപ്പ് ഇന്നും പ്രൗഢമായൊരു കാഴ്ചയാണ്. മറ്റൊരു ആകർഷണം മാർക്ക് ആന്റണി ക്ലിയോപാട്രയ്ക്കു നിർമിച്ചു കൊടുത്തു എന്നു കരുതുന്ന ഒരു ഉഷ്ണജല കുളമാണ്. ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്ന ഈ കുളത്തിൽ സഞ്ചാരികൾക്ക് താൽപര്യമുണ്ടെങ്കിൽ ഒന്നു മുങ്ങി കയറാം, പ്രത്യേക ടിക്കറ്റ് എടുക്കണമെന്നു മാത്രം.
യുകെയിൽ പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് ”നിയന്ത്രണാതീതമാണ് ” എന്ന നിഗമനത്തിലാണ് രാജ്യത്തിലുടനീളം കനത്ത ജാഗ്രത പ്രഖ്യാപിച്ചത്. യുകെയിൽനിന്നുള്ള വിമാനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യുകെയിൽനിന്നുള്ള എല്ലാ പാസ്സഞ്ചർ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ നെതെര്ലാന്ഡില് നിരോധനം ഏർപ്പെടുത്തി. ജർമ്മനിയും നിയന്ത്രണപ്രഖ്യാപനം അറിയിച്ചിട്ടുണ്ട്. അയൽരാജ്യമായ ബെൽജിയം ട്രെയിനുകൾ പോലും നിരോധിച്ചേക്കും. കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ്‌വിറ്റി കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയെ പ്രസ്തുത വിവരം ഔദ്യോഗികമായി അറിയിച്ചത്. പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകുമെന്നോ ചികിത്സയ്ക്കും വാക്സിനേഷനും തടസ്സമാകുമോ എന്നൊന്നും ഉറപ്പ് പറയാറായിട്ടില്ല. ലണ്ടനും തെക്കുകിഴക്കൻ ഇംഗ്ലണ്ടും ഇപ്പോൾ തന്നെ ലോക്‌ഡൗണിൽ ആയിക്കഴിഞ്ഞു. ക്രിസ്തുമസ് കാലത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇംഗ്ലണ്ടിലെ രോഗികളുടെ എണ്ണം ക്രമാതീതതമായി വർദ്ധിച്ചതിനെത്തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയത്. യൂകെ കടുത്ത നിരീക്ഷണത്തിലാണ് എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളും ആശങ്കയോടെ യൂകെയിലേക്ക് ഉറ്റു നോക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടേക്കും.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
⦿ അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും പുനർജനി ⦿ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി വീണ ജോർജ്ജ് ⦿ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു ⦿ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക പ്രധാനം: മന്ത്രി വീണ ജോർജ്ജ് ⦿ സംസ്ഥാന സഹകരണ മേഖല നല്‍കുന്നത് ജനകീയ ബദല്‍ എന്ന സന്ദേശം: മന്ത്രി വീണ ജോർജ്ജ് ⦿ തീയതി നീട്ടി ⦿ തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുംസര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ് ⦿ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി ⦿ മണ്ണ് ദിനാചരണം നടത്തും ⦿ നിയമനം ⦿ കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ തുടങ്ങും ⦿ ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍ (04.12.2022) ⦿ വെറ്ററിനറി ഡോക്ടർ നിയമനം ⦿ ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ ⦿ അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും ⦿ ലോക ഭിന്നശേഷി ദിനാചരണം നടത്തി ⦿ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴ തുടരും ⦿ മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ ഉത്തരവാദിത്തം: ഡെപ്യൂട്ടി സ്പീക്കര്‍ ⦿ വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ് ⦿ ഇന്റർവ്യൂ മാറ്റി ⦿ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി ⦿ സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി ⦿ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു ⦿ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് ⦿ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ⦿ ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍; നിയമങ്ങൾ പാലിക്കണം ⦿ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു ⦿ ക്വിസ് പ്രസ്സ് മത്സരം ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ ⦿ സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി ⦿ സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു ⦿ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ⦿ സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം ⦿ സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ് ⦿ അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ ⦿ Plan 75 and Anur comes with the Plight of Old age Home ആസ്ട്രേലിയക്ക് എതിരെ വമ്പൻ ജയം; അണ്ടർ 19 ലോകക്കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ News Sports ആസ്ട്രേലിയക്ക് എതിരെ വമ്പൻ ജയം; അണ്ടർ 19 ലോകക്കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ Abhijith 03 February 2022 07:57 AM ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 96 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കംഗാരുക്കളെ തോല്‍പ്പിച്ചത്. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ എട്ടാമത്തേതും, തുടര്‍ച്ചയായ നാലാമത്തെയും ലോകകപ്പ് ഫൈനലാണിത്. നായകന്‍ യാഷ് ദൂളിന്റെയും ഉപനായകന്‍ ഷെയ്ഖ് റാഷിദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തിന്റെ കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ കൗമാരപ്പട 194 റണ്‍സിന് എല്ലാവരും പുറത്തായി. 51 റണ്‍സെടുത്ത ലച്‌ലന്‍ഷായും 38 റണ്‍സെടുത്ത കോറി മില്ലറിനും മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെ അല്പമെങ്കിലും ചെറുക്കാനായത്. ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓട്‌സ് വാള്‍ മൂന്നും സിഷാന്ത് സിന്ധു, രവികുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു. കുശാല്‍ താംബെ, ആംഗ്രിഷ് രഘുവംശി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റന്‍ ദൂളിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദൂള്‍ 110 റണ്‍സെടുത്തു. ഇതില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. മികച്ച പിന്തുണ നല്‍കിയ ഉപനായകന്‍ ഷെയ്ഖ് റാഷിദ് 108 പന്തില്‍ 94 റണ്‍സെടുത്ത് പുറത്തായി. നാലുപന്തില്‍ രണ്ടു സിക്‌സറുകള്‍ സഹിതം 20 റണ്‍സെടുത്ത ദിനേഷ് ബനയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 290 ലെത്തിച്ചത്. സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ദൂള്‍ ആണ് കളിയിലെ താരം. ഫൈനല്‍ മറ്റന്നാള്‍ നടക്കും.
കോവിഡ് മഹാമാരിയുടെ കാലത്ത് ആഹാരം ഔഷധമാകണം എന്ന തിരിച്ചറിവ് നമ്മൾക്കുണ്ടാവണം. രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഭക്ഷണശീലങ്ങളാണ് ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ നമ്മൾ ശീലിക്കേണ്ടത്. മഹാമാരിയെ തടയാൻ മാത്രമല്ല മറ്റുള്ള അസുഖങ്ങളെ ചെറുക്കാനും ഇത്തരത്തിലുള്ള ശീലങ്ങൾ വളരെയധികം സഹായിക്കും. ഒരാളുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കുറയുമ്പോൾ, കൊറോണ വൈറസ് ആക്രമിക്കാൻ ഇടയാകും. ഭക്ഷണക്രമത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പ്രതിരോധശേഷി വർധിപ്പിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാന് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള് ഇതാ. നിർബന്ധമായും ഒഴിവാക്കേണ്ട … By Sambhu MS Thu, 24 Sep 2020 കോവിഡ് മഹാമാരിയുടെ കാലത്ത് ആഹാരം ഔഷധമാകണം എന്ന തിരിച്ചറിവ് നമ്മൾക്കുണ്ടാവണം. രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഭക്ഷണശീലങ്ങളാണ് ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ നമ്മൾ ശീലിക്കേണ്ടത്. മഹാമാരിയെ തടയാൻ മാത്രമല്ല മറ്റുള്ള അസുഖങ്ങളെ ചെറുക്കാനും ഇത്തരത്തിലുള്ള ശീലങ്ങൾ വളരെയധികം സഹായിക്കും. ഒരാളുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കുറയുമ്പോൾ, കൊറോണ വൈറസ്‌ ആക്രമിക്കാൻ ഇടയാകും. ഭക്ഷണക്രമത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പ്രതിരോധശേഷി വർധിപ്പിക്കാം. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതാ. നിർബന്ധമായും ഒഴിവാക്കേണ്ട 5 കാര്യങ്ങൾ: 1 – സോഫ്റ്റ് ഡ്രിങ്ക്‌സ് ഒഴിവാക്കുക. ഇവയുടെ ദീർഘകാല ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും. 2 – മദ്യം പൂർണമായി ഒഴിവാക്കുക. ഇത് ആരോഗ്യം തകർക്കുക മാത്രമല്ല മരണം പെട്ടെന്നാക്കും. മദ്യം കഴിച്ചാൽ കോറോണോ വൈറസ് ബാധയെ മറികടക്കാൻ കഴിയുമെന്നു പറയുന്നത് അസംബന്ധമാണ്. 3 – പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടിഎന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങളാണ്. കഴിവതും പഞ്ചസാര കഴിക്കുന്നത് ഈ കാലയളവിൽ ഒഴിവാക്കുക. 4 – മാനസിക സമ്മർദ്ദം കുറക്കുക. മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് ഏവർക്കും ആവശ്യം. എല്ലായ്‌പ്പോഴും സന്തോഷവാനായിരിക്കുക. യോഗാഭ്യാസവും ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് ഏറെ കരുത്ത് നല്‍കും. 5 – പുകവലി ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുമെന്നതിനാൽ നിർബന്ധമായും ഉപേക്ഷിക്കുക. ഒരു വർഷത്തിൽ പുകവലി കൊണ്ട് മാത്രം ലോകത്ത് 8 മില്യൺ ആളുകളാണ് മരിക്കുന്നത്. നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ: 1 – വെള്ളം ധാരാളം കുടിക്കുക. ശരീരത്തിലെ വിഷത്തിന്റെ അംശങ്ങൾ പുറന്തള്ളാൻ വെള്ളത്തിന് കഴിയും . ഓരോ 25 കിലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക. ഉദാ: 75 കിലോ ഉള്ള വ്യക്‌തിയാണെങ്കിൽ 3 ലിറ്റർവെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉൻമേഷവാനായിരിക്കാനും വെള്ളം സഹായിക്കുന്നു. 2 – ആന്‍റി ഓക്സിഡന്‍സ് (Anti oxidants) & വിറ്റമിൻസ് (Vitamins) ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. രോഗബാധകളെ ചെറുക്കാനും ഉന്മേഷമുണ്ടാവാനും ഇത് സാഹായിക്കും. 3 – വ്യായാമം ശീലമാക്കുക. ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യംനിലനിറുത്താനാകുകയുള്ളൂ. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക. 4 – മതിയായ ഉറക്കം. ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തുന്ന ഒന്നാണ്. ഉറങ്ങാത്തവര്‍ തങ്ങളുടെ ആരോഗ്യം തന്നെയാണ് ഇല്ലാതെ ആക്കുന്നത്. എത്രമാത്രം ഉറക്കംവേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾദിവസവും 16-18 മണിക്കൂർ ഉറങ്ങുമ്പോൾ 1-4 വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറുംഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ ഒൻപതോ പത്തോ മണിക്കൂറും പ്രായപൂർത്തിയായവർ ഏഴ്, എട്ട് മണിക്കൂറും ഉറങ്ങേണ്ടതാണ്‌. 5 – സമീകൃതാഹാരം: ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ആഹാരമാണ് സമീകൃതാഹാരം. ശരീരത്തിന്‍റെ സാധാരണ നിലയിലുള്ള വളർച്ചയ്ക്ക് ആവശ്യമായ ധാന്യകം, കൊഴുപ്പ്, മാംസ്യം, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ആഹാരം ആണ് നാം കഴിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്: കൈകൾ നല്ലതുപോലെ കഴുകുക. ശുചിത്വക്കുറവ് മൂലം പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലംപ്രധാനമാണ്. രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽഒന്നാണ്‌ കൈകൾ കഴുകുന്നത്‌. പരമാവധി ജനത്തിരക്കിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കുക. പരസ്യങ്ങളിൽ കാണുന്ന രോഗപ്രതിരോധ ശക്തിയുണ്ടാക്കുന്ന മരുന്നുകളേക്കാൾ ഇത്തരത്തിലുള്ള ആരോഗ്യപരിപാലനം ഗുണം ചെയ്യും.
മലയാളി ആരധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ.മികച്ച കഥാമുഹൂര്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും കുടുംബ വിളക്ക് സീരിയൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി റേറ്റിങ്ങിൽ ഒന്നാമതായി മുന്നേറികൊണ്ടിരിക്കുകയാണ്.പതിവിലും വിപരീതമായി സ്ത്രീക്ക് മുൻഗണന കൊടുക്കുന്ന സീരിയലിൽ പ്രമുഖ സിനിമ താരം മീര വാസുദേവ് ആണ് കേന്ദ്രകഥാപാത്രമായ സുമിത്ര എന്ന വേഷത്തിൽ എത്തുന്നത്.മീരയുടെ സുമിത്രയായുള്ള കഥാപാത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.അതുകൊണ്ട് തന്നെ പരമ്പരക്ക് നിരവധി ആരാധകർ ഉണ്ട് താനും. കുടുംബവിളക്ക് സീരിയലിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന സുമിത്രയുടെ കുടുബജീവിതം അത്ര സുഖകരമല്ല , സുമിത്രയായി വേഷമിടുന്ന മീരയുടെ യഥാർത്ഥ ജീവിതവും അത്ര സുഖകരമായിരുന്നില്ല എന്നതാണ് സത്യം.രണ്ട് വിവാഹം കഴിച്ച തന്റെ വിവാഹജീവിതം ഓർക്കാൻ ഇഷ്ടപെടാത്ത ബന്ധങ്ങൾ ആയിരുന്നു എന്നാണ് മീര പറയുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തിലെ പരാജയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്. തന്റെ കഴിഞ്ഞുപോയ കുടുംബജീവിതം തനിക്ക് ഓർക്കാൻ ഇഷ്ടപെടാത്ത ഒന്നാണെന്നായിരുന്നു മീരയുടെ വെളിപ്പെടുത്തൽ.2005 ൽ ആയിരുന്നു താരത്തിന്റെ ആദ്യവിവാഹം .ആദ്യവിവാഹത്തിൽ പൊരുത്തപ്പെടനാവുന്നതിലും അപ്പുറമായിരുന്നു ജീവിതത്തിൽ സംഭവിച്ചത് , ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവങ്ങൾ നേരിട്ട തന്റെ ജീവന് പോലും ഭീഷണി ഉണ്ടയിരുന്നു .ജീവന് ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് തന്നെ പോലീസിൽ സംരക്ഷണം ആവിശ്യപെടുകയും ചെയ്തിരുന്നു.പിന്നീട് 2012 ൽ മീര രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ആ കുടുംബജീവിതവും അത്ര സുഖകരമായിരുന്നില്ല.മാനസികമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ വിവാഹമോചനം നേടുകയായിരുന്നു. വിവാഹമോചനം നേടിയ ഒരു സ്ത്രീയെ സമൂഹം കുറ്റക്കാരായും സ്ത്രീയുടെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്നാണ് കരുതുന്നത് എന്നാണ് മീര പറയുന്നത്.വിവാഹമോചനം നടത്തുമ്പോൾ തെറ്റ് മുഴുവൻ സ്ത്രീകളുടെ മേലേക്കാണ് അടിച്ചേൽപ്പിക്കുന്നത് , എന്നാൽ ശരിക്കും സ്ത്രീകൾ അനുഭവിക്കുന്ന വിഷമങ്ങളും അവസ്ഥയും പലരും കാണാതെ പോവുകയാണ് എന്നാണ് മീര പറയുന്നത്.. മോഹൻലാൽ ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവൻ മലയാള സിനിമാലോകത്തേക്ക് എത്തുന്നത്.താരം മലയാളി അല്ല എന്ന് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.തന്മാത്ര എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് നിവധി ആളുകളുടെ പ്രശംസപിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു.മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന മീര ഇടക്കാലങ്ങളിൽ കുടുംബജീവിതത്തിലേക്ക് തിരികെ പോവുകയും ചെയ്തിരുന്നു.പിന്നീട് മലയാളത്തിലേക്ക് കുടുംബവിലേക്ക് എന്ന സീരിയലിൽ ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മടങ്ങി എത്തുകയും ചെയ്തു .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.മികച്ച അഭിനയവും കഥാമുഹൂര്തങ്ങളുമായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്.സീരിയൽ ആരധകർക്ക് പ്രിയപ്പെട്ട കഥാപാത്രമായി സുമിത്ര മാറുകയും ചെയ്തു.22 കാര്യയായിരുന്നപ്പോൾ തന്നെ 18 കാരന്റെ അമ്മയായ വേഷമിട്ട തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും മീര വെളിപ്പെടുത്തിയിരുന്നു 1,259 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post അച്ഛനെ പട്ടിണിക്കിടാൻ പറ്റില്ല , രോഗിയായ അച്ഛന് മരുന്ന് വാങ്ങണം , പെൺകുട്ടികൾ ചെയ്ത പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം December 1, 2022 “എന്റെ മടിയിൽ കിടന്നാണ് അവൻ മരിച്ചത് , അപ്പോഴും കാലിലൊക്കെ ചൂട് ഉണ്ടായിരുന്നു” , ഹൃദയം നുറുങ്ങുന്ന വേദനയിൽ നടി സബീറ്റ ജോർജ് December 1, 2022 “ഓടിച്ചുകൊണ്ടുപോകാൻ എളുപ്പം ദാമ്പത്യം , കാവ്യയും , മീനുട്ടിയും , മഹാലക്ഷ്മിയുമാണ് എന്റെ ഭാഗ്യം” , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ ദിലീപ് December 1, 2022 നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ജീവിതത്തിൽ പുതിയ സന്തോഷം , ആശംസകളുമായി സോഷ്യൽ ലോകവും ആരാധകരും December 1, 2022 ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച സംഭവം , ഏറ്റെടുത്ത സോഷ്യൽ മീഡിയ November 30, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
(ഞണ്ട്‌ ,കാലുംകയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകള്‍ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം കേട്ടോ .) ചട്ടിയില്‍ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞള്‍പ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക.. വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ്‌ ആക്കുക… ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക… ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക….അതിനു ശേഷം വേവിച്ച ഞണ്ട്‌ ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേര്‍ത്തു ,ചെറു തീയില്‍ വേവിക്കുക…
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധ നേടി നിന്ന താരം ആണ് മീനാക്ഷി. പൃഥ്വിരാജ് നായകനായി എത്തിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിൽ കൂടി ആണ് മീനാക്ഷി പ്രേഷകരുടെ മുന്നിലേക്ക് ആദ്യമായി എത്തുന്നത്. അതിനു ശേഷം കുറച്ച് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചു എങ്കിലും അതിക നാൾ സിനിമയിൽ തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല. ആറോളം ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മീനാക്ഷി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അധികനാൾ കഴിയും മുൻപ് തന്നെ മീനാക്ഷി സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. പതുകെ പതുക്കെ ആരാധകരും താരത്തിനെ മറന്നു തുടങ്ങി എന്നതാണ് സത്യം. പത്തനംതിട്ട സ്വദേശിയായ മീനാക്ഷി മലയാളത്തിൽ തിളങ്ങിയതിനേക്കാൾ കൂടുതൽ തിളങ്ങിയത് തമിഴിൽ ആയിരുന്നു. താരത്തിന്റെ അച്ഛന്റെ ആഗ്രഹം താരത്തിനെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു. എന്നാൽ മീനാക്ഷി എത്തിയത് സിനിമയിലും. മുഖശ്രീ കൊണ്ടും വടിവൊത്ത ശരീര സൗന്ദര്യം കൊണ്ടും മീനാക്ഷി വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. വെള്ളിനക്ഷത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട വേഷത്തിൽ ആണ് താരം എത്തിയത്. അതിനു ശേഷം കാക്ക കറുമ്പനിലും താരം നായികയായി എത്തി. താരം അഭിനയിച്ച കള്ളാ കള്ളാ കൊച്ചുകള്ള എന്ന ഗാനം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങി നിൽക്കാതെ മീനാക്ഷി പതുക്കെ സിനിമ ലോകത്ത് നിന്ന് അപ്രത്യക്ഷ ആക്കുകയായിരുന്നു. ഒരിക്കൽ മമ്മൂട്ടി പങ്കെടുത്ത ഒരു പരുപാടിയിൽ മമ്മൂട്ടി മീനാക്ഷിയോട് പറഞ്ഞിരുന്നു, തന്നെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, തന്റെ തമിഴ് സിനിമകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്, ഞാൻ തന്റെ ഫാൻ ആണെന്ന്. ഒരു പക്ഷെ മെഗാ സ്റ്റാർ മമ്മൂട്ടി ആദ്യമായിട്ട് ആയിരിക്കും ഒരു നായിക നടിയോട് അങ്ങനെ പറയുന്നത്. ആ പേരും മീനാക്ഷി സ്വന്തമാക്കി എങ്കിലും സിനിമയിൽ അധികനാൾ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അമ്പലപ്പുഴ തേച്ചിക്കാവിൽ പൂരം എന്ന ഗാനത്തിൽ ആണ് മീനാക്ഷി അവസാനമായി അഭിനയിക്കുന്നത്. ഒരു പക്ഷെ സൗന്ദര്യം കൊണ്ട് മീനാക്ഷിക്ക് ഒപ്പം പിടിച്ച് നില്ക്കാൻ കഴിയുന്ന മറ്റൊരു നായിക നടിയും ആ കാലത്ത് മലയാള സിനിമയിൽ ഇല്ലായിരുന്നു. എന്നാൽ മീനാക്ഷി അഭിനയിച്ച സിനിമകൾ എല്ലാം തുടർച്ചയായി പരാജയം ഏറ്റു വാങ്ങിയതോടെ മീനാക്ഷി എന്ന നായിക നടി സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയിരുന്നു. ഒരു പക്ഷെ താരം വിവാഹം കഴിച്ച് വർഷങ്ങൾ കഴിഞ്ഞാണ് മീനാക്ഷി വിവാഹിത ആയ കാര്യം ആരാധകർ അറിയുന്നത് തന്നെ. അത്രത്തോളം പൊതു വേദികളിൽ നിന്നും മറ്റും വിട്ട് നിൽക്കുകയായിരുന്നു താരം. Categories Celebrity news Tags Meenakshi Leave a Comment Cancel reply Comment Name Email Website Save my name, email, and website in this browser for the next time I comment. ശരിക്കും ഒരു യക്ഷി സൗന്ദര്യം തന്നെ ആണ് ഈ നടിക്ക് പുലിമുരുഗനും പോക്കിരിരാജയും ഒക്കെ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ബര്‍ലിന്‍: ജര്‍മ്മനിയിലെ പണപ്പെരുപ്പം 70 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.4 ശതമാനത്തിലെത്തി, 1951 ന് ശേഷമുള്ള ഉപഭോക്തൃ വിലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു. റഷ്യയുടെ ഉൈ്രകന്‍ അധിനിവേശത്തെ തുടര്‍ന്ന്ാ രണ്ട് വര്‍ഷത്തോളമായി വില കുത്തനെ ഉയരുകയാണ്. അതുകൊണ്ടുതന്നെ സമീപ മാസങ്ങളില്‍ ജര്‍മ്മനിയിലെ ജീവിതച്ചെലവ് അതിവേഗം ഉയര്‍ന്നു. ജര്‍മ്മനിയില്‍ എവിടെ നോക്കിയാലും വില കൂടുന്നതായി തോന്നുന്നു. എനര്‍ജി ബില്ലുകളുടെ ഭാരിച്ച ബാക്ക് പേയ്മെന്റുകള്‍ മുതല്‍ പലചരക്ക് സാധനങ്ങളുടെ വലിയ മാര്‍ക്ക്അപ്പുകള്‍ വരെ, ജീവിതച്ചെലവ് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. ഇത് ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചിരിയ്ക്കയാണ്. ഫെഡറല്‍ ഓഫീസ് ഓഫ് സ്ററാറ്റിസ്ററിക്സ് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകള്‍ 55 ശതമാനം വര്‍ദ്ധിച്ചു, അതേസമയം പലചരക്ക് സാധനങ്ങള്‍ 20 ശതമാനവും വസ്ത്രങ്ങളും പാദരക്ഷകളും 5.5 ശതമാനവും വര്‍ദ്ധിച്ചു. എന്നാല്‍ പുതിയ വര്‍ഷത്തില്‍ ഉയരുന്ന ട്രെന്‍ഡ് റിവേഴ്സലിലേക്ക് പോകുന്നുവെന്നാണ് സൂചനകള്‍ കാണിക്കുന്നത്. More News Middle East & Gulf കുവൈറ്റില്‍ ശൈത്യകാലാരംഭത്തിനൊപ്പം നോയമ്പുകാലവും. കപ്പയും ഞണ്ടും, കപ്പ-ചെറുപയര്‍ പുഴുക്ക് എന്നിവയ്ക്കൊക്കെയുണ്ട് ആരോഗ്യ സവിശേഷതകള്‍. ഡിസംബര്‍ ആഘോഷിക്കാന്‍ കേരളത്തനിമയില്‍ വിഭവങ്ങളൊരുക്കി കാലിക്കട്ട... കുവൈറ്റ്: ക്രൈസ്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നോയമ്പ്. കുവൈറ്റിലാണെങ്കില്‍ ശൈത്യകാലത്തിന്‍റെ ആരംഭവും. പിറവിക്കാലത്തിന്‍റെ സന്തോഷവും പുറത്തു കുളിരുംകൂടിയാകുമ്പോള്‍ ജനങ്ങള്‍ സാസ്വദിച്ച് ആഘോഷിക്കുന്ന കാലം. അവരുടെ ആഘോഷങ്ങള്‍ക്ക് രുചികളുടെ ഉല്‍സവമേളം ഒരുക്കാനുള്ള പുറപ്പാടിലാണ് കുവൈറ്റ് കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ്. നോമ്പ് കാലത്ത് എന്ത് രുചിയുല്‍സവം എന്ന് ചോദിക്കരുത് ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് കുവൈറ്റിലെ പ്രവാസി മലയാളികളുടെ കേരളമായ അബ്ബാസിയയിലെ കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ് നല്‍കുന്നത്. നോയമ്പ് നോക്കുന്നവര്‍ക്ക് പ്രത്യേക വിഭവങ്ങള്‍, അതും കേരളത്തിന്‍റെ പരമ്പരാഗത തനിമയില്‍ ഒരുക്കുകയാണിവിടെ. […] Europe ആഴ്ചയില്‍ നാലു ദിവസം ജോലി: ബ്രിട്ടനില്‍ ട്രെന്‍ഡ് വ്യാപകമാകുന്നു ലണ്ടന്‍: ഫോര്‍~ഡേ വീക്ക് സംവിധാനം ബ്രിട്ടനില്‍ ട്രെന്‍ഡാകുന്നു. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാന്‍ രാജ്യത്തെ നൂറ് സ്വകാര്യ കമ്പനികള്‍ കൂടി തീരുമാനമെടുത്തു കഴിഞ്ഞു. ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താലും ശമ്പളത്തില്‍ കുറവ് വരില്ല. ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ നൂറു കമ്പനികളിലായി 2600~ഓളം ജീവനക്കാരുണ്ട്. ആറ്റം ബാങ്ക്, ഗ്ളോബല്‍ മാര്‍ക്കറ്റിങ് കമ്പനിയായ അവിന്‍ എന്നിവയാണ് ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിലെ രണ്ട് വമ്പന്മാര്‍. രണ്ട് കമ്പനികളിലുമായി 450~ഓളം ജീവനക്കാര്‍ക്ക് യു.കെയിലുണ്ട്. ജോലി സമയം […] Europe എണ്ണക്കപ്പലിനടിയില്‍ അള്ളിപ്പിടിച്ച് 5000 കിലോമീറ്റര്‍ മാഡ്രിഡ്: എണ്ണക്കപ്പലിനു കീഴില്‍ അള്ളിപ്പിടിച്ച് യാത്ര ചെയ്ത് മൂന്ന് നൈജീരിയന്‍ അഭയാര്‍ഥികള്‍ സ്പെയ്നിലെത്തി. 11 ദിവസവും അയ്യായിരം കിലോമീറ്ററും (2700 നോട്ടിക്കല്‍ മൈല്‍) നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്പെയിനിലെ കാനറി ഐലന്‍ഡ്സിലെത്തിയ ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമായ റഡറില്‍ കയറിയാണ് മൂവരും യാത്ര ചെയ്തത്. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്ററ് ഗാര്‍ഡ് പുറത്തുവിട്ടു. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരികെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. Delhi തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി ബിൽക്കിസ് ബാനു ന്യൂഡൽഹി: തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തരം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷക േചാദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി. […] Europe ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിട്ടന്‍ ലണ്ടന്‍: ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങുണ്ടെന്നും സുനാക് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. Europe ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ശ്രമം. ഇത്തരത്തില്‍ അഞ്ഞൂറിലധികം ഉത്പന്നങ്ങളുടെ ലിസ്ററും റഷ്യ ഇന്ത്യയ്ക്കു നല്‍കിയതായാണ് വിവരം. പാക്കേജിങ് ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്കൃത പേപ്പര്‍ ഉത്പന്നം, ടെക്സ്റൈ്റല്‍, ലോഹ ഉത്പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ നീക്കം. റഷ്യയില്‍നിന്നുള്ള ആവശ്യം വര്‍ധിച്ചു […] ലേറ്റസ്റ്റ് ന്യൂസ് ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക്; ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ തിരുവനന്തപുരം: കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ക്യാബിനറ്റ്. ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ ബി.അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധി വിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്. ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ. വിഷയത്തിൽ ഒതുങ്ങി നിന്നാവണം കുറിപ്പുകൾ. മന്ത്രിസഭയുടെ അഭിപ്രായം ചീഫ് സെക്രട്ടറി ബി.അശോകിനെ അറിയിക്കും. ബില്ലിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് ബി.അശോകിന്റെ കുറിപ്പിൽ പറയുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് […] Business എച്ച്‌ഡിഎഫ്‌സി എർഗോ അതിന്റെ ഒപ്റ്റിമ സെക്യൂർ ഉപഭോക്താക്കൾക്കായി ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ പലിശ രഹിത തവണവ്യവസ്ഥാ തിരഞ്ഞെടുക്കലുകൾ അവതരിപ്പിക്കുന്നു മുംബൈ: ഇന്ത്യയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി, ഒപ്റ്റിമ സെക്യൂർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ തവണകളായി പ്രീമിയം പേയ്‌മെന്റ് ഓപ്ഷന്റെ മാര്‍ഗ്ഗം തെളിയ്‌ക്കുന്ന സവിശേഷത അവതരിപ്പിക്കുന്നു. ഈ സവിശേഷതയുടെ അവതരണത്തോടെ, ആരോഗ്യ ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമാക്കാനും ബൃഹത്തായ ഉപഭോക്താക്കളെ കൂടുതൽ ഇൻഷുറൻസ് ചേര്‍ക്കലുകളിലേക്ക്‌ നയിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഒപ്റ്റിമ സെക്യൂർ പ്ലാനിന്റെ പ്രാഥമിക പുതിയ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു: പ്രീമിയം പേയ്‌മെന്റിനുള്ള തവണ ഓപ്ഷൻ: അധികമായിട്ടുള്ള സാമ്പത്തിക […] Europe ജര്‍മ്മനിയില്‍ ശമ്പളത്തോടുകൂടിയ പിതൃത്വ അവധി 2024 മുതല്‍ ബര്‍ലിന്‍: ജര്‍മ്മനിയില്‍ ആദ്യമായി പിതാക്കന്മാര്‍ക്ക് അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ച ശമ്പളമുള്ള ജോലി അവധി ലഭിക്കുമെന്ന് കുടുംബ മന്ത്രി ലിസ പോസ് അറിയിച്ചു. 2024 മുതല്‍, ജര്‍മ്മനിയിലെ പിതാക്കന്മാര്‍ക്ക് അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് പണം ശമ്പളത്തോടുകൂടിയ Vaterschaftsurlaub (പിതൃത്വ അവധി) സ്വയമേവ ലഭിക്കും. മുമ്പ്, ജനനദിവസം ഒഴികെ ഇത്തരത്തിലുള്ള ഉറപ്പായ അവധിയൊന്നും ഉണ്ടായിരുന്നില്ല. 2023~ല്‍ പിതൃത്വ അവധി നിയമമാക്കുന്നത് സംബന്ധിച്ച് ജര്‍മ്മനിയുടെ സഖ്യസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും “ചെറുകിട, ഇടത്തരം ബിസിനസുകളുടെ പ്രയാസകരമായ സാഹചര്യം കാരണം പദ്ധതികള്‍ […] Load More Don't Miss കേരളം ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ […] കേരളം മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ് കോഴിക്കോട്: മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ […] കേരളം കൊലപാതക സാധ്യത പരിശോധിക്കണം; മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […] ദേശീയം ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ല; സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ല, ‘കെയറിങ്’ കാമുകനായിരുന്നു അഫ്താബെന്ന്... ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു. വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ […] സ്പോർട്സ് വാർത്തകൾ ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുത്; ഫുട്‌ബോള്‍ ആഘോഷങ്ങളില്‍ കേരള പൊലീസ് തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം. ‘അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക’. എന്നാണ് കേരള പൊലീസ് കുറിച്ചത്. സ്പോർട്സ് വാർത്തകൾ ‘‘വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. അദ്ദേഹത്തിന് ഇനി ഐപിഎൽ വരെ കാത്തിരിക്കണം, ‌താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ്... ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […] കേരളം മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണം കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]
ഏറെ പ്രതീക്ഷയോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധർ ഇന്നലെ കാത്തിരുന്നത് എന്നാൽ സംഭവിച്ചത് എല്ലാം അവരുടെ സ്വപ്നങ്ങൾക്ക് എതിരായിരുന്നു. ഭൂതകാല സ്‌മൃതികളിലേക്ക് യൂണൈറ്റസ് ആരാധകരെ തിരികെ നടത്തിയ ഒലെയുടെ തന്ത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി പിഴക്കുകയായിരുന്നു. അവസാന ഘട്ടങ്ങളിൽ ആഞ്ഞടിക്കുമെന്നു കരുതിയ ചെകുത്താൻ പട സമനിലക്ക് വേണ്ടി എന്ന വണ്ണം ആയിരുന്നു കളിച്ചത്. ഷൂട്ട് ഔട്ടിലേക്ക് എത്തിക്കണം എന്ന തീരുമാനം ഉളളത് പോലെയൊരു മെല്ലപ്പോക്കു നയം ആയിരുന്നു അവർ സ്വീകരിച്ചത്. അത് ഒരു ആത്മഹത്യാ പരമായ നീക്കം ആയിരുന്നു. ഒരിക്കലും ഇന്നത്തെ തോൽവിക്ക് ആരാധകരെ കുറ്റം പറയാൻ കഴിയില്ല. ഒലെ വരുത്തിയ സമീപനങ്ങൾ ആണ് ചെകുത്തന്മാരുടെ കിരീടധാരണം തട്ടിത്തെറിപ്പിച്ചത്. സീസണിൽ ഉടനീളം ഇടത് വിങ്ങിൽ നന്നായി കളിച്ച പോൾ പോഗ്ബയെ മധ്യനിരയിലേക്ക് ഇറക്കിയ ഇടത്ത് നിന്നുക തുടങ്ങി ഓലേയുടെ അബദ്ധങ്ങൾ. അബദ്ധം എന്നതിനേക്കാൾ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പിഴക്കുകയായിരിന്നു എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ ശരി. പ്രതിഷേധത്തിന്റെ അഗ്നിയിൽ യുണൈറ്റഡ് സ്വയം എരിഞ്ഞു വീണു. സീസണിൽ മുഴുവനും മിഡ് ഫീൽഡിൽ കളിച്ചു തെളിഞ്ഞ ഫ്രഡിനെ ബെഞ്ചിൽ ഇരുത്തിയത്തിന് ഒലെ മറുപടി പറയേണ്ടി വരും. ഇടത് വിങ്ങിലേക്ക് കേറ്റിക്കളിപ്പിച്ച റാഷ്ഫോഡിനും അവിടെ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ചെകുത്താന്മാരുടെ സഹജമായ അവസാന നിമിഷങ്ങളിലെ ആക്രമണ ത്വരക്ക് കൂച്ചു വിലങ്ങിടാൻ ഒലെ എടുത്ത തീരുമാനം അക്ഷരാർഥത്തിൽ ചെകുത്താന്മാരെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യം ആയിരുന്നു. ആരെ ആയിരുന്നു അവർ ഭയപ്പെടുന്നത്? ഇവിടെ ആകെക്കൂടി പരീക്ഷിക്കാനുണ്ടായിരുന്നത് ഒലെ എന്ന കോച്ച് ന്റെ ട്രോഫി വിന്നിങ് കേപ്പബിലിറ്റിയും ടീമിന്റെ മെന്റാലിറ്റി ൽയും ആയിരുന്നു. രണ്ടിനും വട്ടപ്പൂജ്യം ആയിരിക്കും സ്കോർ 98 മിനിറ്റ്‌ വരെ ഒരു സബ്സ്റ്റിടൂഷൻ പോലും നടത്താൻ തയ്യാറാകാതെ ഇരുന്നത് ടീമിന്റെ എനർജി ലെവലിനെ പോലും ബാധിച്ചു. 90 മിനിറ്റിനു ശേഷവും തുടരെ ആക്രമണം നടത്താൻ ഒരു മടിയും കൂടാതെ ശ്രമിച്ചു കൊണ്ടിരുന്ന യുണൈറ്റഡ് ആക്രമണ നിരയോട് പെനാൽറ്റി ഷൂട്ട് ഔട്ടിന് വേണ്ടി കളിക്കാൻ പറഞ്ഞത് കൊടും പാതകം ആയിരുന്നു. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ എന്തിനെ ആയിരുന്നു യൂണൈറ്റഡ് ഭയപ്പെട്ടത്? വിയ്യാറയാൽ പെനാൽറ്റി ഷൂട്ട്ഔട്ട് നു വേണ്ടി കളിക്കുന്നത് മനസ്സിലാകും യുണൈറ്റഡ് അത് ചെയ്തത് ന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ല .സോഷ്യൽ മീഡിയയിൽ ഒരുപാട് സ്ഥലങ്ങളിൽ ഡിഗിയക്ക് പ്രതിഷേധം കാണുന്നുണ്ട് . എന്നാൽ ശരിക്കും അതിന്റെ ആവശ്യം ഉണ്ടോ? അയാളിലേക്ക് എത്തുന്നതിനു മുന്നേ മത്സരം അവസാനിപ്പിക്കാനുള്ള കെൽപ്പും അവസരവും യുണൈറ്റഡിനും ഒലെക്കും ഉണ്ടായിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടുകളിൽ എന്നും ദുരന്തമായിട്ടുള്ള പിൻവലിച്ച് കരിയറിൽ നേരിട്ട 19 പെനാൾട്ടിയിൽ എട്ടും സേവ് ചെയ്ത ചരിത്രമുള്ള ഡീൻ ഹെൻഡേഴ്സൺ എന്ന ഗോൾ കീപ്പറേ എന്തുകൊണ്ട് ഒലെ കളിപ്പിച്ചില്ല. നേരിട്ട 11 പെനാൽറ്റി കിക്കുകളിൽ ഒന്നു പോലും തടയാനാകാതെ ഒടുവിൽ താൻ സ്വയം അടിച്ച പെനാൽറ്റി പാഴാക്കുകയും ചെയ്ത് ഗിയ ദുരന്ത2 നായകൻ ആകുമ്പോൾ, കുറ്റപ്പെടുത്തലുകൾ ഏറ്റു വാങ്ങുമ്പോൾ അതിന് കൂടി ഒലെ മറുപടി പറയേണ്ടി വരും.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഗുരു:- മുട്ടയാവാനാണു സാദ്ധ്യത. അതല്ലെങ്കിൽ കോഴി. ഏത് ആദ്യമുണ്ടായാലും നമുക്കൊരുപോലെ എന്ന തിരിച്ചറിവുള്ളവനാണു ജ്ഞാനി. ശിഷ്യൻ:- മനസ്സിലായില്ല ഗുരുവേ. ചോദിച്ചതിന് ഉത്തരം കിട്ടിയില്ല. ഗുരു:- ഇടതുവശത്തും വലതുവശത്തുമുള്ളവർ പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര വളരെ സജീവമായിരുന്നെന്ന്. ശിഷ്യൻ:- അതു മനസ്സിലായി. സ്റ്റഡിക്ലാസിലൊന്നും കൃത്യമായി വന്നില്ലെങ്കിലും ശരി - സമരത്തിന്റെ വരവും പോക്കുമൊക്കെ കണ്ടാൽ ഈ അന്തർധാരയൊക്കെ ഏതു കൊച്ചുകുഞ്ഞിനും മനസ്സിലാകും. സമരത്തിന്റെ റിസൽട്ടുസംബന്ധിച്ച കാഴ്ചപ്പാടാണു ചോദിച്ചത്. ഗുരു:- അത് ഓരോരുത്തരുടെയും 'ദൃഷ്ടികോണം' പോലെയിരിക്കും. ശിഷ്യൻ:- പിന്നേം മനസ്സിലായില്ല. ഗുരു:- ഒരു ടോപ് ഗിയർ വാണം കത്തിച്ച് ഒരു കൂട്ടർ മുകളിലേയ്ക്കു വിടുന്നു എന്നു കരുതുക. ശിഷ്യൻ:- ടോപ് ഗീർവാണം എന്നാണോ ഉദ്ദേശിച്ചത്? മുഖ്യമന്ത്രിയെ രാജിവയ്പിച്ചേ അടങ്ങൂ എന്നൊരു പ്രഖ്യാപനം പോലെ വല്ലതും? ഗുരു:- ഇഷ്ടം പോലെ അർത്ഥമെടുത്തോളുക. ഓരോ വാക്കിനും നമ്മൾ എന്താണ് അർത്ഥമെടുക്കുന്നത് എന്നതനുസരിച്ചിരിക്കും കാര്യങ്ങൾ. ശിഷ്യൻ:- ആയിക്കോട്ടെ. ഗുരു:- 'അയ്യേ അതു ചീറ്റിപ്പോയി' എന്നു പറഞ്ഞ് മറ്റേക്കൂട്ടർക്ക് ആഹ്ലാദിക്കാം. വിജയം അവകാശപ്പെടാം. ശിഷ്യൻ:- പിന്നല്ലാതെ? ഗുരു:- പക്ഷേ ഒന്നോർക്കണം. ചീറ്റലല്ലേ വാണത്തിന്റെ ധർമ്മം തന്നെ? അതു ചീറ്റിക്കൊണ്ടു മുകളിലേയ്ക്കു പോകാതെ പാതി കത്തി താഴേയ്ക്കു വീണാൽ അതല്ലേ പരാജയം? അതുകൊണ്ട് കത്തിച്ചുവിട്ടവർക്കും പറയാം - തങ്ങൾ എന്തുദ്ദേശിച്ചോ അതു നേടിയെന്ന്. ശിഷ്യൻ:- അതും ശരിയാണല്ലോ! ഗുരു:- ഇനിയിപ്പോൾ - അത് വെറുതേ ചീറ്റുക മാത്രമല്ല - ഏറ്റവും മുകളിൽചെന്ന് നല്ല ശബ്ദത്തിൽ ഒന്നു പൊട്ടുക കൂടി ചെയ്തെന്നിരിക്കട്ടെ. ശിഷ്യൻ:- ആയിക്കോട്ടെ. ഗുരു:- അപ്പോൾ, അതു വിട്ടവർക്കു പറയാം - തങ്ങൾ ദാ ലക്ഷ്യം കണ്ടിരിക്കുന്നുവെന്ന്. ശിഷ്യൻ:- അതു ന്യായമല്ലേ? ഗുരു:- പക്ഷേ - അയ്യേ സംഗതി 'പൊട്ടിപ്പോയി' എന്നു പറഞ്ഞ് മറ്റേ കൂട്ടർക്കു കളിയാക്കാം. ശിഷ്യൻ:- ആകെ കൺക്ലൂഷനായല്ലോ ഗുരുവേ! ഗുരു:- ചുരുക്കിപ്പറഞ്ഞാൽ - അവരവരുടെ ദൃഷ്ടിയിൽ നോക്കിയാൽ രണ്ടുകൂട്ടർക്കും വിജയം അവകാശപ്പെടാം. കണ്ടു നിന്നവന്മാർ മാത്രം പതിവുപോലെ മണ്ടന്മാർ. ശിഷ്യൻ:- സമരത്തിന്റെ കാര്യമെടുത്താൽ? ഗുരു:- സിമ്പിളല്ലേ? വിജയം ഇരുകൂട്ടർക്കും. തോറ്റതു ജനവും. പുറത്തിറങ്ങാൻ പറ്റാതെ ബന്ദികളാക്കപ്പെട്ടവരും പുറത്തിറങ്ങി തെറിവിളി കേട്ടവരുമായ തലസ്ഥാനവാസികൾ ഒന്നടങ്കം മണ്ടന്മാർ. എന്തോ സംഭവിക്കാൻ പോകുന്നെന്നു കരുതി ടി.വി.യ്ക്കു മുമ്പിൽ കുത്തിയിരുന്നു സമയം കളഞ്ഞ മറ്റുദേശക്കാരും മണ്ടന്മാർ. ശിഷ്യൻ:- അവർ മാത്രമോ ഗുരുവേ? പതിവുപോലെ സ്വന്തം വീട്ടിലെ കക്കുസിലിരുന്നു സുഖമായി ചെയ്യാമായിരുന്ന കൃത്യങ്ങൾ തലസ്ഥാനനഗരിയിൽ‌പ്പോയി സാധിച്ചിട്ടുവന്നു എന്നല്ലാതെ മറ്റൊന്നും പ്രത്യേകിച്ച് അവകാശപ്പെടാനില്ലാതെ ഇളിഭ്യരായി തിരിച്ചുവന്ന സമരഭടന്മാർ മണ്ടന്മാരാക്കപ്പെട്ടില്ല എന്നാണോ? ഗുരു:- അത് അവർ സ്വയം തീരുമാനിക്കട്ടെ. ശിഷ്യൻ:- എന്നാലും - ഒരു ലക്ഷം പേരുടെ മെനക്കേട്! കോടികളുടെ ചെലവും! കാസർകോട്ടുള്ളവർപ്പോലും കാണാപ്പാഠം പഠിച്ചുപോയ കന്റോണ്മെന്റ് ഗേറ്റ് മലർക്കെ തുറന്നാണു കിടന്നത്. മുഖ്യനാണെങ്കിൽ ഒരു പോറലു പോലുമില്ലാതെ പഴയപടി കസേരയിലും ഇരിക്കുന്നു. ഇതുവെറുതെ നാട്ടുകാരെ മെനക്കെടുത്തിക്കൊണ്ടുള്ള ഒരു ശക്തിപ്രകടനശ്രമം മാത്രമായിരുന്നില്ലേ? ഇതിനേക്കാളും ഭേദമല്ലേ കേവലം ഒരുത്തനെ മാത്രം കുന്തമുനയാക്കി ഒരു 'കൊടി'യുടെ പോലും ചെലവില്ലാതെ വേറേ ചിലയവന്മാർ ഈ വിഷയത്തിൽ സർക്കാറിനു പണികൊടുത്തുകൊണ്ടിരിക്കുന്നത്, ഗുരുവേ? ഗുരു:- പകുതി പരിഹാസമായിട്ടും പകുതി പ്രശംസയായിട്ടും "പെർമനന്റു പ്രതിപക്ഷനേതാവ്" എന്ന വിളിപ്പേരു വീണിരിക്കുന്നൊരു പുള്ളിക്കാരനുണ്ടല്ലോ. കേ.ഹരീന്ദ്രൻ. അങ്ങേരെയാണോ ഉദ്ദേശിച്ചത്? ശിഷ്യൻ:- തന്നെ, ഗുരുവേ. ഗുരു:- അടി മർമ്മത്താണെങ്കിൽ ആൾ ഒന്നു മതി ശിഷ്യാ. നഞ്ചെന്തിനു നാനാഴി? ശിഷ്യൻ:- പ്രഹസനസമരത്തിൽ നിന്നു പിൻവാങ്ങിയതിനു പിന്നിലുള്ള ഒത്തുകളികളുടെ വിശദാംശങ്ങളുമായി ആൾ ദാ ഹാജരുണ്ട്. ഗുരു:- അപ്പിയിടീൽ ഇരുവശത്തും തുടരുമെന്നർത്ഥം. ആവട്ടെ. അല്ലാതെന്ത്? അവനവന്റെ വീട്ടിലിരുന്നു മാത്രം മതിയെന്നൊരു അഭ്യർത്ഥനയിലൊതുക്കാം തൽക്കാലം നമ്മുടെ പ്രതികരണം. Posted by Unknown at 8/15/2013 12:07:00 AM 5 comments: April 10, 2009 UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ ആമുഖം (Skip this introduction) ‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്. ആദ്യഭാഗങ്ങൾ ഇവിടെ:- കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ തീവ്രവാദത്തെ ‘കൊച്ചാക്കൽ’ മാറാടും മാർക്സിസ്റ്റുകളും അയോദ്ധ്യയും മാർക്സിസ്റ്റുകളും ഇറാന്റെ ബോംബ് സദ്ദാം വധം തസ്ലീമ – ‘ലജ്ജ’യില്ലാതെ ഗോധ്രാനന്തരകലാപവും മാർക്സിസ്റ്റുകളും (മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.) UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ സത്യത്തിൽ, ഇടതുമുന്നണി പി.ഡി.പി.യുടേയും ഐ.എൻ.എല്ലിന്റേയും ജമാ അത്തെ ഇസ്ലാമിയുടെയുമെല്ലാം കൂടാരമായി മാറിയത് ഈ തെരഞ്ഞെടുപ്പിലെ പുതുമയൊന്നുമല്ല. ആ ബാന്ധവങ്ങൾ മുമ്പേയുള്ളവ തന്നെയാണ്. അവരെ കൂട്ടുപിടിക്കാൻ ശ്രമിച്ചിട്ടു സാധിക്കാതിരുന്ന വലതുമുന്നണി ഇപ്പോൾ “കൊതിക്കെറുവു” പറയുന്നതുകൊണ്ടും, പൊന്നാനിത്തർക്കം ഉടലെടുത്തതുകൊണ്ടും ഇതെല്ലാം ഇപ്പോൾ പരക്കെ ചർച്ചചെയ്യപ്പെടുന്നുവെന്നേയുള്ളൂ. എന്തായാലും, അതിന്റെ പേരിൽ എതിർക്കപ്പെടുമ്പോൾ, പിടിച്ചുനിൽക്കാനായി ഇടതർ തിരിച്ചുപറയുന്ന ആരോപണം ‘എൻ.ഡി.എഫ്. വലതുമുന്നണിയുടെ കൂടാരത്തിലാണല്ലോ’ എന്നതാണ്. സംഗതി സത്യമാണ്. പക്ഷേ, “തീവ്രനിലപാടുകാരായ സംഘടനകളെ ഇടതുവലതുമുന്നണികൾ വീതം വച്ചെടുത്തു” എന്ന പ്രയോഗം ശരിയാണെന്നു വ്യക്തമാകുന്നതല്ലാതെ എന്താണു പ്രയോജനം? എൻ.ഡി.എഫ്‌ ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ മാർക്സിസ്റ്റുകൾക്ക് എന്തവകാശം? രണ്ടുമണ്ഡലങ്ങളിലെ പിന്തുണവേണ്ടെന്നു പറയുമോ? ആശയപരമായി എൻ.ഡി.എഫിനെ ചെറുക്കാൻ സി.പി.എം. എന്താണു ചെയ്യുന്നത്‌? തങ്ങൾക്കറിയാവുന്ന മുഖ്യപ്രതികരണശൈലിയായ ‘വെട്ടുകൾ’ നടത്തുന്നതിലൂടെ കായികമായ പ്രതിരോധം ചിലയിടങ്ങളിൽ പരീക്ഷിക്കുന്നുണ്ടെന്നല്ലാതെ (സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണമെന്ന ശൈലിയിൽ), ബൌദ്ധികതലത്തിലുള്ള ഒരു പ്രതിരോധം നടക്കുന്നതായിക്കാണുന്നില്ല. ശ്രമം ഉണ്ടാകാത്തതു മനപ്പൂർവ്വമാവാം. ഇനി അഥവാ ആഗ്രഹമുണ്ടെങ്കിൽത്തന്നെ അവരേക്കൊണ്ടതിനു സാ‍ധിക്കില്ല എന്നതാണവസ്ഥ. പ്രത്യയശാസ്ത്രനിലപാടുകൾ അവരെ അങ്ങനെയൊരു കുരുക്കിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. തീവ്രവാദം വളർത്തുന്ന - അപകടകരമായ - പ്രചാരണങ്ങൾ എൻ.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ ആശയപരമായി അതിനെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ട നിലയിലാണ് സി.പി.എം. പലപ്പോഴും. ഒറീസ – പോസ്റ്റർ പ്രചാരണം കഴിഞ്ഞയിടെ, കേരളത്തിൽ പലയിടത്തും എൻ.ഡി.എഫ് പതിച്ചിരുന്ന ഒരു പോസ്റ്ററുണ്ട്. "ഇപ്പോളവർ ക്രിസ്ത്യാനികളെ തേടിയെത്തി. ഫാസിസത്തിനു മൗനം മറുമരുന്നല്ല" എന്നാണതിന്റെ ഉള്ളടക്കം. ഒറീസയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം. ഈ നാട്ടിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന ചിന്തയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കേണ്ട ഒരു പ്രചാരണമാണത്. ഹിന്ദുക്കളോട് അൽപമെങ്കിലും അനുഭാവമുള്ള ഏതൊരു സംഘടനയേയുമെന്നതുപോലെ സംഘപരിവാർ സംഘടനകളും ആസൂത്രിതമതപരിവർത്തന ശ്രമങ്ങളെ ചെറുത്തു നിൽക്കുന്നവരാണ്. മതപരിവർത്തനശ്രമങ്ങൾക്കു നിരന്തരം തടസ്സം നിന്നിരുന്നില്ല എങ്കിൽ, ഒറീസയിലെ സന്യാസിമാർ കൊല്ലപ്പെടുമായിരുന്നില്ല. ഇതെല്ലാം യാഥാർത്ഥ്യമാണ്. പക്ഷേ, കന്ധമാലിൽ നടന്നത് “ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ ആസൂത്രിതമായി” നടത്തിയ ആക്രമണമാണെന്നൊക്കെയുള്ള പ്രചാരണം നൂറുശതമാനവും തെറ്റാണ്. ശുദ്ധ അസംബന്ധമാണത്. എന്തെങ്കിലും ഗൂഢാലോചനയുടെയൊന്നും ഫലമായല്ല – മറിച്ച് വ്യക്തമായ ഒട്ടനവധി കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ കലാപമുണ്ടായത്. അതിന്റെ ഇരകളായവർ ഏതെങ്കിലുമൊരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമല്ല താനും. കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ക്രൈസ്തവരും സംഘപരിവാറുകാരുമൊക്കെയുണ്ടാകാമെങ്കിലും, മേൽപ്പറഞ്ഞപടിയുള്ള ഒരു വർഗ്ഗീകരണവും പ്രേരണാനിർണ്ണയവും തീർച്ചയായും ശരിയല്ല. കേരളത്തിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ, തികച്ചും ഏകപക്ഷീയവും അയഥാർത്ഥവുമായ രീതിയിൽ കൊണ്ടുപിടിച്ചു പ്രചാരണമുണ്ടാകുമെന്നതു സത്യമാണെങ്കിലും, യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ അവശേഷിക്കും. ചില വിശദാംശങ്ങൾ ഇവിടെയുണ്ട് :- ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും . എൻ.ഡി.എഫിന്റെ മേൽ‌പ്പറഞ്ഞ പോസ്റ്ററുകൾ പതിവുപോലെ തന്നെ ഹിന്ദുസംഘടനാപ്രവർത്തകർക്കെതിരെ ആളുകളിൽ - പ്രത്യേകിച്ചു മുസ്ലീം യുവാക്കളിൽ - വിദ്വേഷം കുത്തിവയ്ക്കാനുദ്ദേശിച്ചുള്ളവ മാത്രമായിരുന്നു. യാഥാർത്ഥ്യങ്ങൾ മറച്ചു പിടിച്ചുകൊണ്ടുള്ള വിഷം ചീറ്റലല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. തെറ്റായ പ്രചാരണങ്ങൾ സംഘടിപ്പിച്ച് ഹിന്ദുസംഘടനാ പ്രവർത്തകർക്കെതിരെ വിദ്വേഷം വളർത്തുക എന്നതു തന്നെയാണ് ആ ‘മനുഷ്യാവകാശ‘ സംഘടനയുടെ മുഖ്യലക്ഷ്യമെന്നു തെളിയിക്കുന്ന പ്രചാരണം. ഇത്തരം പ്രചാരണങ്ങളുണ്ടാകുമ്പോൾ, തെറ്റാണെന്നു ബോദ്ധ്യമുണ്ടെങ്കിൽത്തന്നെയും, ഒരു ചർച്ചയ്ക്കിടയിലോ മറ്റോ അതിനെ പ്രതിരോധിക്കാൻ ഇനി സി.പി.എമ്മിനാവുമോ? ഒരിക്കലുമില്ല. സി.പി.എം. തന്നെയാണ് ആദ്യകാലങ്ങളിൽ ഇത്തരം അസംബന്ധപ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടു വന്നത് എന്നതു തന്നെ കാരണം. ഹിന്ദു സംഘടനകളെ തളർത്താനുദ്ദേശിച്ച് മാർക്സിസ്റ്റുകൾ ഉയർത്തിക്കൊണ്ടു വന്ന പല വാദങ്ങളും ഇപ്പോൾ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ കയ്യിൽ നിന്നു തട്ടിയെടുത്ത് പ്രയോഗിക്കുന്ന കാഴ്ചയാണു കണ്ടുവരുന്നത്. അത് മാർക്സിസ്റ്റുകൾക്കു തന്നെ ഭീഷണിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാർക്സിസ്റ്റുകൾക്ക് ഇനി നോക്കി നിൽക്കാൻ മാത്രമേ സാധിക്കൂ. പിന്നീട്, ‘ഫാസിസത്തിനു തീവ്രവാദമല്ല പ്രതിവിധി‘യെന്നൊക്കെ വിലപിച്ചുകൊണ്ട് സി.പി.എമ്മിന്റെ ചില ക്യാമ്പൈനും മറ്റും കണ്ടു. ഇനി പറഞ്ഞിട്ടെന്തു കാര്യം – വിതച്ചതിന്റെ ഫലം കൊയ്തല്ലേ പറ്റൂ? “ഫാസിസം” എന്നൊക്കെപ്പറഞ്ഞ് ഉമ്മാക്കി കാട്ടുകയും നിഴൽ‌യുദ്ധം നടത്തുകയും ചെയ്തപ്പോൾ ഓർക്കേണ്ടതായിരുന്നു – ഒരുനാൾ ആയുധം കൈവിട്ടുപോയേക്കാമെന്നും കാര്യമറിയാതെ പലരും എടുത്തുപയോഗിച്ചേക്കാമെന്നും. അതിസം, ഇതിസം ആൻഡ് ഫാസിസം ‘ഫാസിസത്തിനു മൌനം മറുമരുന്നല്ല‘ എന്ന പ്രയോഗത്തെ തൊടാൻ പോലും സി.പി.എമ്മിനാവില്ല. സംഘപ്രസ്ഥാനങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുള്ള സാധൂകരണം തന്നെയാണ് ആ വാചകത്തിന്റെ ലക്ഷ്യം. അത് സി.പി.എമ്മിനും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ സംഘർഷഭരിതമായ സാഹചര്യമുണ്ടായാലും വേണ്ടില്ല – ഹിന്ദുസംഘടനകൾ ആക്രമിക്കപ്പെട്ടാൽ അവർക്കു സന്തോഷമാണ്. തങ്ങളും ഫാസിസ്റ്റുവിരുദ്ധരാണെന്ന നിലപാടാവർത്തിച്ച് ആക്രമണങ്ങൾക്കു സഹായിക്കുകയേയുള്ളൂ അവർ. ‘തീവ്രവാദവിരുദ്ധത’യ്ക്ക് സി.പി.എമ്മിന്റെ കളരിയിൽ മാർക്കറ്റില്ല. അവിടെ ‘ഫാസിസ്റ്റുവിരുദ്ധത’യാണു ചെലവാകുക. കാര്യമറിയാതെ കൂടെക്കൂടാൻ ചില ശുദ്ധഹൃദയന്മാരായ ‘ഹിന്ദുസഖാ’ക്കന്മാരും. ‘ഫാസിസ്റ്റു വിരുദ്ധത’ എന്ന പ്രയോഗം തന്നെ സി.പി.എമ്മിന്റെ സൃഷ്ടിയാണ്. ഇപ്പോളാണത് തീവ്രവാദസംഘടനകളും മറ്റും ഏറ്റെടുത്തു തുടങ്ങിയത്. തികച്ചും വർഗ്ഗീയത കലർന്ന ചില പദങ്ങൾ മാർക്സിസ്റ്റുകൾ സൃഷ്ടിച്ചു വച്ചിട്ടുള്ളതു പലതും തീവ്ര ഇസ്ലാമിസ്റ്റുകൾക്കു വലരെ പ്രിയപ്പെട്ടവയാണ്. അത്തരം പ്രയോഗങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയാണ്. ഇമ്പീരിയലിസ്റ്റു വിരുദ്ധം (ക്രൈസ്തവവിരുദ്ധം – അമേരിക്കാ വിരുദ്ധം) സയണിസ്റ്റു വിരുദ്ധം (ജൂതവിരുദ്ധം – ഇസ്രായേൽ വിരുദ്ധം) ഫാസിസ്റ്റുവിരുദ്ധം (ഹിന്ദു വിരുദ്ധം – ഇന്ത്യാവിരുദ്ധം) ഈപ്പറഞ്ഞ സകല "വിരുദ്ധ"വും ഒന്നൊഴിയാതെ തീവ്രനിലപാടുകാരായ ഇസ്ലാമിസ്റ്റുകൾക്കു പ്രിയങ്കരമായവയാണ്. അവർ ഇച്ഛിച്ചതും മാർക്സിസ്റ്റുകൾ കൽപിച്ചതും പാൽ എന്ന അവസ്ഥ. ഇതൊക്കെ മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല. കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി! മുകളിൽ സൂചിപ്പിച്ച പോസ്റ്ററിൽ, 'ജമ്മുവിൽ നാം നോക്കി നിന്നു' എന്നൊക്കെയും പറയുന്നുണ്ട് – ഒരു അപരാധമെന്ന മട്ടിൽ! അമർനാഥ് പ്രശ്നമാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തം. നോക്കി നിൽക്കാതെ പ്രതികരിക്കാൻ തക്ക വണ്ണം എന്തു "ഫാസിസ"മാണു പോലും ജമ്മുവിൽ കണ്ടത്? അവിടുത്തെ തദ്ദേശീയരായ മുസ്ലീങ്ങളുടെ കാര്യമെടുത്താൽ, അവർ നോക്കി നിൽക്കുന്നതിനു പകരം ന്യായമായ ആവശ്യത്തിനായി സമരം ചെയ്ത ഹിന്ദുക്കൾക്കൊപ്പം അണി നിരക്കുകയാണുണ്ടായത്. ഇങ്ങുദൂരെ കേരളത്തിലുള്ള തീവ്രനിലപാടുകാർക്കു മാത്രമേ അതൊക്കെക്കണ്ട് അസഹിഷ്ണുതയുണ്ടായിട്ടുള്ളൂ. ഈ കാര്യത്തിലുമതെ - ആശയപരമായി സി.പി.എമ്മിന് എൻ.ഡി.എഫുമായി ചേർന്നു നിൽക്കുകയല്ലാതെ മറ്റു നിർവാഹമൊന്നുമില്ല. തികച്ചും അനാവശ്യവും അനുചിതവുമായ പക്ഷം പിടിക്കലാണ് അമർനാഥ് പ്രശ്നത്തിൽ സി.പി.എം. നടത്തിയത്. ക്ഷേത്രബോർഡിന് കുറച്ചു സ്ഥലം പാട്ടത്തിനു നൽകാനുള്ള തീരുമാനത്തെ തീവ്രവാദ-വിഘടനവാദരൂപമുള്ള സംഘടനകൾ മാത്രമാണ് എതിർത്തിരുന്നത്. അതിന് അവർ മുന്നോട്ടു വച്ച ന്യായീകരണങ്ങളാവട്ടെ തികച്ചും വർഗ്ഗീയവും നിരുത്സാഹപ്പെടുത്തേണ്ടവയുമായിരുന്നു. പക്ഷേ കണ്ണുമടച്ച് അവരുടെ അതേ നിലപാടെടുക്കുകയാണ് സി.പി.എം. ചെയ്തത്. പിന്നീട്, ജമ്മുവിൽ വലിയ ബഹുജനമുന്നേറ്റമുണ്ടായപ്പോൾ അതെന്തോ വലിയ പാതകമാണെന്നും അതെല്ലാം സംഘപരിവാർ സൃഷ്ടിയാണെന്നുമൊക്കെ വാദിക്കുകയും അവിടുത്തെ സമരങ്ങളിലൊക്കെ എന്തൊക്കെയോ ഭീകരമായ സംഗതികൾ നടക്കുന്നെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയുമൊക്കെയാണു സി.പി.എം. ചെയ്തത്. അതേ സമയം തന്നെ, ജമ്മുവിലെ സമരങ്ങളുമായി ഒരു തരത്തിലും തുലനം ചെയ്യാൻ പറ്റാത്ത വിധം അക്രമങ്ങൾ നിറഞ്ഞതായിരുന്ന കശ്മീരിലെ സമരങ്ങളെ പരമാവധി നിസാരവൽക്കരിക്കുകയും ചെയ്തു. അവിടെയാണ് ആദ്യം തന്നെ അക്രമങ്ങളുണ്ടായത് എന്നതു പോയിട്ട് അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായെന്നു പോലും പറയാൻ മാർക്സിസ്റ്റുകൾ വല്ലാതെ മടിക്കുന്നതു വളരെ പ്രകടമായിരുന്നു. എന്തു പ്രശ്നമുണ്ടായാലും ശരി - അതിന്റെ ന്യായാന്യായങ്ങൾ പരിഗണിക്കാതെ മുസ്ലീങ്ങളുടെ പക്ഷം പിടിക്കുക എന്നതല്ലാതെ മറ്റൊരു നയത്തിന്റെയും പേരിലല്ല സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത് എന്നു ചൂണ്ടിക്കാണിച്ച ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ, എന്തിനായിരുന്നു സി.പി.എം. അത്തരം നിലപാടെടുത്തത് എന്നു സമർത്ഥിക്കാനുള്ള ശ്രമത്തിനിടെ (ഇതുവരെ ആരും അതു കണ്ടെത്തിയിട്ടില്ല) ഇടതുപക്ഷാനുഭാവിയായ ഒരു ബ്ലോഗർക്ക് എൻ.ഡി.എഫ്. മുഖപത്രത്തിൽ നിന്നുള്ള വരികൾ കോപ്പി ചെയ്യേണ്ടി വരുന്ന ദുരവസ്ഥയും ഉണ്ടാകുന്നതായിക്കണ്ടു. Posted by Unknown at 4/10/2009 07:13:00 AM 16 comments: April 07, 2009 ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും ആമുഖം (Skip this introduction) ‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്. ആദ്യഭാഗങ്ങൾ ഇവിടെ:- കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ തീവ്രവാദത്തെ ‘കൊച്ചാക്കൽ’ മാറാടും മാർക്സിസ്റ്റുകളും അയോദ്ധ്യയും മാർക്സിസ്റ്റുകളും ഇറാന്റെ ബോംബ് സദ്ദാം വധം തസ്ലീമ – ‘ലജ്ജ’യില്ലാതെ (മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.) ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും ഗോധ്ര കൂട്ടക്കൊലയിലും തുടർന്നുള്ള കലാപത്തിലുമൊക്കെ ആരെല്ലാം എന്തെല്ലാം ചെയ്തുവെന്നൊക്കെ വിശദീകരിക്കുന്ന – കലാപസംബന്ധിയായ – ഒരു പോസ്റ്റല്ല ഇത്‌. കലാപസമയത്ത്‌ ഒരു കൂട്ടർ ഒന്നു ചെയ്തു – മറ്റൊരു കൂട്ടർ മറ്റൊന്നു ചെയ്തു – അതിനും മുമ്പ്‌ വേറൊരു കൂട്ടർ വേറൊന്നു ചെയ്തിരുന്നു - മുതലായ താരത‌മ്യങ്ങൾക്കും അവസാനമില്ലാത്ത തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാക്കാൻ തീരെ താല്പര്യവുമില്ല. മറിച്ച്‌, മുൻപോസ്റ്റുകളുടെ തുടർച്ചയെന്ന നിലയിൽ, കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളാണിവിടെ പരിശോധിക്കുന്നത്‌. കലാപകാലത്തെ ദു:ഖകരമായ അവസ്ഥാവിശേഷം ഇടതുപക്ഷം കൈകാര്യം ചെയ്ത രീതിയിലെ അക്ഷന്തവ്യമായ ചില അപരാധങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഉദ്യമം. രാജ്യത്തെ മറന്നുകൊണ്ട്‌, കുറച്ചു വോട്ടു കിട്ടാനായി എന്തും പറയുമെന്ന സ്വഭാവമുള്ളവർ തീർച്ചയായും തീവ്രവാദപ്രോത്സാഹനം തന്നെയാണു നടത്തുന്നത്‌ എന്നു വ്യക്തമാക്കുകയാണു ലക്ഷ്യം. ഗോധ്രാനന്തരകലാപകാലത്തെ സംഭവങ്ങൾ ആപത്ക്കരമായ രീതിയിൽ മുതലെടുക്കാൻ ശ്രമിക്കുകയെന്നത് ഇടതുപക്ഷം ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത തീക്കളിയാണ്. എന്തിനു വേണ്ടിയാണോ ശ്രമിക്കുന്നത് അത് - രാഷ്ട്രീയപരമായി അതു തങ്ങൾക്കുണ്ടാക്കേണ്ടുന്ന നേട്ടങ്ങൾ - സംഭവിക്കുന്നതേയില്ല എന്നും മറിച്ച് കോട്ടങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്നും തിരിച്ച‍റിയേണ്ട സമയം അതിക്രമിച്ചിട്ടു പോലും അവർ ഏകപക്ഷീയമായ പ്രചാരണങ്ങൾ തുടരുക തന്നെയാണ്. അയോദ്ധ്യയിൽ നിന്നു മടങ്ങിയിരുന്നവർ ഉൾപ്പെടെ, ഇരുപത് കുട്ടികളും പതിനഞ്ചു സ്ത്രീകളുമടക്കം‌‌‌‌ അറുപതോളമാളുകളെ ട്രെയിനിലിട്ട് ആരൊക്കെയോ ചുട്ടുകൊന്നതും‌‌ അതേത്തുടർന്ന്‌ ഒരു പ്രദേശത്തെ ആളുകളിൽ വലിയൊരു ശതമാനവും കലുഷമനസ്ക്കരായിപ്പോയതും‌‌‌‌ തുടർന്നുള്ള സംഭവങ്ങളും‌‌‌‌ തീർച്ചയായും ദു:ഖകരവും അപലപനീയവും ആവർത്തിച്ചുകൂടാത്തതുമാണ്. അത്തരമൊരു പ്രസ്താവന എടുത്തു പറയേണ്ടതിന്റെ ആവശ്യകത പോലുമില്ലാത്തത്ര വ്യക്തമാണത്‌ - അതിലൊരു എതിരഭിപ്രായം ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പക്ഷേ, അതിനൊപ്പം ചേർത്തു പറയേണ്ട ചിലതുകൂടിയുള്ളത്‌, ഈ പോസ്റ്റുകളുടെ വിഷയവുമായി ചേർന്നു പോകുന്നുണ്ട്‌. അത്‌ ഇനിപ്പറയുന്നു:- കലാപത്തെപ്പോലെ തന്നെ അപലപനീയമാണ് - അത് ബോധപൂർവ്വം ഒരു സമുദായത്തെ ഉപദ്രവിക്കാനായി മുൻകൂട്ടിത്തന്നെ തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള ആക്രമണമായിരുന്നു എന്നു ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങളും. കലാപസമയത്തെ ചില കുറ്റകൃത്യങ്ങൾക്കു പിന്നിൽ, സംഘടിതകുറ്റകൃത്യങ്ങളിലെ സ്വാഭാവികതയായ ആസൂത്രണം അടങ്ങിയിരുന്നുവെന്നൊരാൾ പറഞ്ഞാൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അവയിൽ പ്രതിഷേധിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുകയാണെന്ന വ്യാജേന അരങ്ങേറിയ പ്രചാരണങ്ങളുടെ യഥാർത്ഥ സ്വഭാവമെന്തായിരുന്നു? ഗോധ്രസംഭവത്തിനുമൊക്കെ വളരെമുമ്പേ തന്നെ കലാപത്തിന്റെയാകെ ആസൂത്രണം നടന്നിരുന്നു(!)വെന്നും, ട്രെയിൻ തീവയ്പ്‌ ഉൾപ്പെടെ അതിന്റെ ഭാഗമായിരുന്നു(!)വെന്നുമുള്ള വാദം – അപകടകരമായ പക്ഷപാതത്തിനു കുപ്രസിദ്ധമായ ‘ഹ്യൂമൻ(?) റൈറ്റ്സ് വാച്ച് ‘ ഒക്കെ മുമ്പോട്ടു വച്ച അസംബന്ധവാദം - കണ്ണുമടച്ച് ഏറ്റുപിടിക്കുകയാണ് ഇടതുപക്ഷത്തുള്ള പലരും ചെയ്തത്!! മുസ്ലീങ്ങളെ ഏതുവിധേനയും പീഢിപ്പിക്കാനായി ചിലർ ശ്രമിക്കുന്നുവെന്ന മുറവിളി കൂട്ടി അനുഭാവം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിനിടെ, ആരോപണങ്ങളുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്‌. മുസ്ലീം സമുദായാംഗങ്ങളേപ്പോലെ ശാന്തസ്വഭാവക്കാരും സൌമ്യശീലരും സാത്വികരും ഈ ലോകത്തു മറ്റാരാണുള്ളത് – അവരിലൊരാളെങ്കിലും ഒരിക്കലെങ്കിലും എന്തെങ്കിലും അക്രമം പ്രവർത്തിക്കുകയെന്നത് തികച്ചും അസംഭവ്യം – എന്നൊരു മട്ടിലാണ് മിക്കവാറും എല്ലാ ഇടതുപക്ഷപ്രതികരണങ്ങളും പൂറത്തു വരുന്നത്. ട്രെയിൻ ആക്രമിച്ച ജനക്കൂട്ടം മുസ്ലീം വേഷധാരികളായ സംഘപരിവാറുകാരാണെന്നു പോലും പറയാൻ മടിച്ചേക്കില്ല അവർ! “തീവയ്പിനു പിന്നിൽ നടന്നത്‌ എന്തായിരുന്നാലും ശരി – അതു ചെയ്തത്‌ ഏതെങ്കിലും മുസ്ലീം അക്രമികൾ ആയിരുന്നാൽ‌പ്പോലും – അതിനു ശേഷം നടന്നതു ന്യായീകരിക്കപ്പെട്ടുകൂടാ“ – എന്ന മട്ടിലെങ്കിലും‌‌ ഒരിക്കലെങ്കിലും അഭിപ്രായപ്പെടാനെങ്കിലും ആരെങ്കിലും തയ്യാറായിരുന്നോ എന്നു ചിന്തിക്കണം. അതിനു പോലും വിമുഖതകാട്ടുകയല്ലേ ഉണ്ടായത്‌? അതിനു പകരം, തീവയ്പ്‌ ഉൾപ്പെടെ സകലതും കലാപകാരികൾ മുൻ‌കൂറായി ആസൂത്രണം ചെയ്തിരുന്നുവെന്നു നിർബന്ധബുദ്ധി പിടിക്കാനല്ലേ മുതിർന്നത്? എന്തിനായിരുന്നു അത്തരമൊരു ശാഠ്യമെന്നതും, ആ പ്രചാരണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നതും ചിന്തിച്ചുനോക്കേണ്ടതു തന്നെയാണ്. കത്തിക്കരിഞ്ഞ ശരീരങ്ങൾ നിരന്നു കിടക്കുന്നതു നേരിട്ടു കണ്ടപ്പോളാണു ഭ്രാന്തുപിടിച്ചതെന്നു കലാപകാരികൾ നേരിട്ടു പറഞ്ഞാൽക്കൂടി അതു വിശ്വസനീയമല്ലെന്ന നിലപാടാണു പലർക്കും. അതേ വാചകങ്ങൾ ഉപയോഗിച്ചു തന്നെ വീണ്ടും "ഗൂഢാലോചന" എന്ന മുറവിളി ആവർത്തിക്കുകയാണ് ! അക്രമാസക്തരായ നൂറുകണക്കിനാളുകൾ (ജനക്കൂട്ടം?) ട്രെയിനു നേരേ ആക്രമണം അഴിച്ചുവിട്ടത് മറ്റേതോ ലോകത്ത് മറ്റേതോ കാലത്തു നടന്നതാണെന്ന മട്ടിൽ - അതിന് തീയുമായി എന്തെങ്കിലും ബന്ധമുണ്ടാവാൻ യാതൊരു വഴിയുമില്ലെന്ന മട്ടിലാണ് കടുംപിടുത്തങ്ങൾ. മുസ്ലീങ്ങൾക്കു പങ്കുണ്ടായേക്കാം എന്നെങ്ങാനും അറിയാതെ ഒരു സന്ദേഹം പോലും പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധാലുക്കളാണു പലരും. ശരിയല്ലേ എന്നു ചിന്തിച്ചു നോക്കുക. കാരണം ലളിതമാണ്. പേടിയാണ്. തികഞ്ഞ പേടിയാണ് എല്ലാവർക്കും. പ്രത്യേകിച്ച്‌ ഇടതുപക്ഷത്തിന്. ഒന്നെങ്കിൽ, അങ്ങനെ പറഞ്ഞാൽ കലാപത്തെ ന്യായീകരിക്കുകയാണെന്നെങ്ങാൻ വരുമോ എന്നായിരിക്കണം അവർ ഭയക്കുന്നത്‌. (താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന മട്ടിൽ - അനാവശ്യമായ പേടി. കലാപം അകാരണമല്ലെന്നു തുറന്നു പറയാനുള്ള ആർജ്ജവം കാട്ടിയാൽ അതു കലാപത്തെ ന്യായീകരിക്കലാവുന്നതെങ്ങനെയാണാവോ!). അതല്ലെങ്കിൽ, മുസ്ലീം സമൂഹത്തിലും കുറ്റവാളികളുണ്ട്‌ എന്നു സമ്മതിച്ചുകൊടുക്കേണ്ടി വന്നാൽ തങ്ങളുടെ “മതേതരത്വ”പ്രതിച്ഛായയ്ക്കു മങ്ങലേറ്റെങ്കിലോ എന്നവർ ഭയക്കുന്നുണ്ടാവണം. എന്തായാലും, ഗോധ്രയിലെ ട്രെയിൻ തീവയ്പിനേത്തുടർന്നു മാത്രമാണ് കലാപം ഉണ്ടായത്. ഇതു ചരിത്രമാണ്. ഇനി പിറകോട്ടുപോയി ആർക്കും തീയതികൾ തിരുത്തുവാനാവില്ല. ഗോധ്രയില്ലെങ്കിൽ കലാപവുമുണ്ടാകുമായിരുന്നില്ല. പക്ഷേ, ചിലരതു സമ്മതിക്കില്ല. അവരിപ്പോഴും ശഠിക്കുന്നത്‌ കലാപം എന്തായാലും നടക്കുമായിരുന്നെന്നും, വെറുതെ ഒരു കാരണം ബോധിപ്പിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചു എന്നുമൊക്കെയാണ്. അത്തരമൊരു വാദം അവിശ്വസനീയമാണെന്നു പറഞ്ഞാൽ‌പ്പോലും അവർ സമ്മതിച്ചു തന്നേക്കില്ല. അവിശ്വസനീയതയുടെ കാരണങ്ങൾ വിശദീകരിച്ചുകൊടുത്താലും അവർ പിടിവാശി മാറ്റില്ല. അത്തരം കടും‌പിടുത്തങ്ങളൊക്കെ തികഞ്ഞ വരട്ടുവാദമാണെന്നു തന്നെ പറയേണ്ടി വരും. കലാപത്തെ അപലപിക്കുന്നതുപോലെ തന്നെ, ഇത്തരം കുത്സിതപ്രചാരണങ്ങളും അപലപിക്കപ്പെടണം. ആളുകൾ വെന്തുമരിച്ച സ്ഥലത്തിനു ചുറ്റുമുള്ള അറുപതോളം സ്ഥലങ്ങളിലാണ് അക്രമങ്ങളുണ്ടായത്. എന്നാൽ, ആയിരത്തിലധികം വരുന്ന ചെ‍റുപട്ടണങ്ങളെയും മറ്റ് എണ്ണിയാലൊടുങ്ങാത്ത പ്രദേശങ്ങളേയും ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ട് ആ സംസ്ഥാനത്തു മൊത്തം പ്രശ്നമാണെന്നായിരുന്നു പ്രചാരണങ്ങൾ. ഗുജറാത്തിൽത്തന്നെ മറ്റിടങ്ങളിൽ - രാജ്യത്തിലേയ്ക്കു തന്നെ വച്ച്‌ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ സൗരാഷ്ട്രപോലുള്ള പ്രദേശങ്ങളിൽ - കലാപം യാതൊരു ചലനവുമുണ്ടാക്കിയില്ല. ഗുജറാത്തു ജനത കഴിവതും പെട്ടെന്ന് തിരിച്ചുവരാനും പരസ്പരം ആശ്വസിപ്പിക്കാനും ശ്രമിച്ചപ്പോൾ മറ്റുള്ളവർ അവരെയൊന്നടങ്കം കുറ്റപ്പെടുത്തിക്കൊണ്ട്‌ ക്രൂരമായ ആഘോഷം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. തികച്ചും പ്രാദേശികമായിരുന്നു അവിടെ നടന്ന സംഭവങ്ങൾ. സംസ്ഥാനത്തുതന്നെ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രശ്നങ്ങൾ രാജ്യത്തെ ഇതരപ്രദേശങ്ങളിലേയ്ക്കു തീർച്ചയായും വ്യാപിച്ചിരുന്നില്ല. അവയെപ്പക്ഷേ സംസ്ഥാനത്തെ മാത്രമല്ല - രാജ്യത്താകമാനം ഒരു സമുദായത്തിനെതിരെയുള്ള “ഗൂഢാലോചന“(!)യുടെ ഭാഗമായി ചിത്രീകരിച്ചു. മാർക്സിസ്റ്റുരീതികൾ എത്രമാത്രം മനസിനെ ബാധിച്ചാലും ശരി - ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നു അത്. ആസാമിലോ മറ്റോ, പ്രധാനമായും പരിവർത്തിതക്രൈസ്തവരായ ബോഡോതീവ്രവാദികൾ ചേർന്ന് ഇതിലുമധികം മുസ്ലിങ്ങളെ കൊലചെയ്തിരുന്നുവെങ്കിലും ശരി - ആരെങ്കിലുമൊരാൾ അതിൽപ്പിടിച്ച് ആക്രോശം മുഴക്കുമായിരുന്നില്ലെന്നു തീർച്ചയാണ് (കഴിഞ്ഞയിടയ്ക്കു കൂടി അത്തരം ചില കൂട്ടക്കൊലകൾ നടന്നിരുന്നു. ഇടതുപക്ഷം ഹർത്താൽ നടത്തുന്നതുപോയിട്ട്‌ അതേപ്പറ്റി സംസാരിക്കുന്നതായിപ്പോലും കണ്ടില്ല.). ഗുജറാത്തായതിന്റെ മാത്രം പേരിൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ മുസ്ലീം വികാരം ഉജ്ജ്വലിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു കമ്മ്യൂണിസ്റ്റുകൾക്ക്. അവരുടെ ഓരോ വാക്കുകൾക്കു പിന്നിലും ആ ഒരു ലക്ഷ്യം മാത്രമാണ് നിഴലിച്ചുകണ്ടത്‌. അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാ‍യി, ജനങ്ങൾ തമ്മിലുണ്ടായ അകൽച്ചയുടെ ആഴം കുറയ്ക്കാൻ ക്രിയാത്മകമായി എന്തെങ്കിലുമവർ ചെയ്തോ എന്നു ചോദിച്ചാൽ - “യാതൊന്നുമില്ലെന്നു മാത്രമല്ല – മറിച്ചു ചെയ്യുകയും ചെയ്തു” എന്നു തന്നെയാണു മറുപടി. അറസ്റ്റു ചെയ്യപ്പെട്ടവരും പോലീസിന്റെ വെടിയേറ്റു മരിച്ചവരും അല്ലാത്തവരുമൊക്കെയായ അനവധി ഹിന്ദുക്കൾ - തെരുവിലിറങ്ങിയ ജനങ്ങളുടെ കൂട്ടത്തിൽ മുസ്ലീ‍ങ്ങളെ മാറ്റി നിർത്തി ഹിന്ദുക്കളുടെ എണ്ണം മാത്രമെടുത്താൽത്തന്നെ അതു ലക്ഷത്തിൽപ്പരമാണ് - അവരെയെല്ലാം ‘സംഘപരിവാ‍ർ’ എന്ന പേരിനു കീഴിൽ കൊണ്ടുചെന്നു പ്രതിഷ്ഠിക്കുന്നതു തികഞ്ഞ വിഡ്ഢിത്തമല്ലേ എന്ന ചോദ്യത്തെ കമ്മ്യൂണിസ്റ്റുകൾ എന്നും അവഗണിച്ചിട്ടേയുള്ളൂ. രാഷ്ട്രീയത്തിലെ അവരുടെ ഒന്നാം നമ്പർ ‘ശത്രു’ എന്നു തന്നെ പരസ്യമായി വിശേഷിപ്പിക്കാൻ മടികാണിക്കാതിരുന്ന ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ആദ്യനാളുകളിൽ, അവർക്ക് ‘ഹിഡൻ അജണ്ട’യുണ്ടെന്നൊക്കെയായിരുന്നു ഇടതുപക്ഷം വിലപിച്ചുനോക്കിയിരുന്നത്‌. അതു ഫലിക്കാതെ വരികയും ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരികയുമൊക്കെച്ചെയ്ത്‌ നാലഞ്ചുവർഷമായി ഇടതുപക്ഷം നിരാശപ്പെട്ടു കഴിയുമ്പോളാണ് ഗോധ്രയെന്നൊരു അവസരം വീണ്ടു കിട്ടിയത്. തങ്ങളുടെ രാഷ്ട്രീയ “ശത്രു”ക്കളുടെ “അജണ്ട” മുസ്ലീങ്ങളെ ഉപദ്രവിക്കലാണെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കു ന്യായീകരണം ചമയ്ക്കാനുള്ള അവസരമാണിതെന്നും അതു മുതലെടുക്കാതെ വിട്ടുകൂടാ എന്നുമുള്ള ആവേശത്തിനിടയിൽ സ്വബോധം നഷ്ടപ്പെട്ടവരേപ്പോലെയായിരുന്നു കമ്മ്യൂണിസ്റ്റുകൾ. കലാപം സംബന്ധിച്ച് മറച്ചുപിടിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും എണ്ണിയാലൊടുങ്ങാത്തവയാണ്. അതിരുവിട്ട പ്രചാരണങ്ങൾ അനുവദിച്ചുകൂടാ എന്നു പറഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ചവർ കലാപത്തെ ന്യായീകരിക്കുകയാണെന്ന അസംബന്ധവാദം ഉന്നയിക്കാനും മടിച്ചില്ല അവർ! അവരൊക്കെ ‘ഫാസിസ്റ്റു‘കളാണെന്നൊക്കെയുള്ള പതിവു നിരർത്ഥകപ്രയോഗങ്ങളും ആവോളം നടത്തിക്കണ്ടു. കലാപത്തെ സംബന്ധിച്ചു സംസാരിക്കുന്നവർ ആരായാലും ശരി – അവർ ഒരിക്കലും മറന്നുകൂടാത്ത ചിലതൊക്കെയുണ്ട്‌. തീർച്ചയായും മുസ്ലീങ്ങളാണു കൂടുതൽ കൊല്ലപ്പെട്ടതും ദുരിതമനുഭവിച്ചതും. പക്ഷേ അതൊരിക്കലും ഏകപക്ഷീയമായ ഒന്നായിരുന്നില്ല. ആകെ കൊല്ലപ്പെട്ടവരിൽ കാൽഭാഗത്തോളം പേർ ഹിന്ദുക്കളായിരുന്നു. എന്നിട്ടും, ആ കലാപത്തേക്കാൾ അനേകം ഘടകങ്ങൾ കൊണ്ട് പല മടങ്ങു വലുതും തികച്ചും ഏകപക്ഷീയവുമായിരുന്ന സിഖുവിരുദ്ധകലാപത്തേപ്പോലും സമ്പൂർണ്ണമായി നിസാരവൽക്കരിച്ചുകൊണ്ട്, ഇന്ത്യ കണ്ട ഏറ്റവു വലിയ “വംശഹത്യ“ എന്ന പ്രയോഗമൊക്കെ നടത്തി‍യത് തികഞ്ഞ അസംബന്ധവും തീർച്ചയായും ദുരുദ്ദേശപരവുമായിരുന്നു. മുസ്ലീംവികാരം പരമാവധി ഉജ്ജ്വലിപ്പിച്ച്‌ – അവരുടെ മനസ്സിൽ വിദ്വേഷം കുത്തിനിറച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്നു മാത്രമാണ് ഇടതുപക്ഷം (കോൺഗ്രസ്‌ ഉൾപ്പെടെ കൂസിസ്റ്റുകൾ ഒന്നടങ്കം) ചിന്തിച്ചുകണ്ടത്‌. അങ്ങനെയൊരു പീഢിതബോധം വളർത്തുന്നതിന്റെ ദൂഷ്യഫലങ്ങളേക്കു‍റിച്ച് അവർ തരിമ്പും ചിന്തിക്കുന്നതായിക്കാണാറില്ല. രാജ്യത്ത്‌ ഒരു സംഘർഷാവസ്ഥ ഉണ്ടായാലും തരക്കേടില്ല – തങ്ങൾക്കു നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നു മാത്രമാണവരുടെ നോട്ടമെന്നു കരുതേണ്ടിവരും. ഒട്ടും ഏകപക്ഷീയമല്ലാതിരുന്ന ഗോധ്ര സംഭവങ്ങൾ തീർച്ചയായും ഒരു ഹിന്ദു-മുസ്ലീം സംഘർഷമായിരുന്നു. അവ രാഷ്ട്രീയകൊലപാതകങ്ങളായിരുന്നില്ല. അതിനെല്ലാം പിറകിൽ ചരിത്രപരമായ അനവധികാരണങ്ങൾ ഉണ്ടുതാനും. ഏതെങ്കിലും ഒരു മതത്തിലോ ഒരു ജാതിയിലോ ഒരു രാഷ്ട്രീയകക്ഷിയിലോ സംഘടനയിലോ ഒന്നും പെട്ടവർ മാത്രം ഉൾപ്പെട്ട സംഭവങ്ങളല്ല അവിടെ നടന്നിട്ടുള്ളത്‌. ഹിന്ദുക്കളിൽത്തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരുടെ അനിഷേദ്ധ്യമായ പങ്ക്‌ അംഗീകരിക്കുന്നവർ തന്നെ, കലാപത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ “അജണ്ട“യിലോ പ്രത്യയശാസ്ത്രഗ്രന്ഥങ്ങളിലോ കൊണ്ടു ചെന്നു പ്രതിഷ്ഠിക്കാൻ വ്യഗ്രതപ്പെടുന്നവരോടു തരിമ്പും യോജിച്ചെന്നു വരില്ല. അത്തരം കുപ്രചാരണങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനുള്ള വിവേചനശേഷി അവർക്കുണ്ട്‌ എന്നതു തന്നെ കാരണം. ലോകം മുഴുവൻ ആവർത്തിച്ചു നുണ പറഞ്ഞാലും ശരി – ആയിരക്കണക്കിനു പുറങ്ങൾ അച്ചടിക്കപ്പെട്ടാലും ശരി - നേരിട്ടറിയാവുന്ന സത്യങ്ങളെ ആരുടെയും മനസ്സിൽ നിന്നു മായ്ച്ചു കളയാൻ അതൊന്നും പര്യാപ്തവുമല്ല. മുസ്ലീങ്ങളെ ഉപദ്രവിക്കുക - ഉൻ‌മൂലനം ചെയ്യുക – മുതലായ ലക്ഷ്യങ്ങളുമായി ഒരുത്തനുമിവിടെ തക്കം പാർത്തിരിപ്പില്ല. അതിനു വേണ്ടി പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നൊക്കെയുള്ള മണ്ടത്തരങ്ങൾക്കു ബലം നൽകാവുന്ന യാതൊന്നും ഈ നാട്ടിൽ ഇന്നുവരെ സംഭവിച്ചിട്ടുമില്ല. ഇതൊരു യാഥാർത്ഥ്യമാണ്. അന്ധന്മാർക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കില്ലാത്ത - അറിയാമെങ്കിലും സമ്മതിക്കാൻ മനസ്സുവന്നേക്കില്ലാത്ത യാഥാർത്ഥ്യം. കലാപത്തിൽ ഇടതുപക്ഷം‌‌ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു എന്നു പോലും തോന്നിപ്പോകും. അല്ല, അക്ഷരാർത്ഥത്തിൽ ആഘോഷിക്കുക തന്നെയായിരുന്നു അവർ. കലാപത്തിനു വഴിവച്ച വിവിധ ഘടകങ്ങളേക്കൂറിച്ചു സധൈര്യം സംസാരിക്കാൻ തയ്യാറാകുന്നതിനു പകരം അവയിൽ നിന്നെല്ലാം സമ്പൂർണ്ണമായി ഒളിച്ചോടിക്കൊണ്ട്, ഗോധ്രകൂട്ടക്കൊല ഉൾപ്പെടെ(!!!) സകലതും ബി.ജെ.പി. എന്നൊരു പാർട്ടി ആസൂത്രണം ചെയ്തതാണെന്നൊക്കെ വാദിക്കുകയും അവരെ എതിർക്കാനായി രാഷ്ട്രീയചേരിയുണ്ടാക്കാൻ തങ്ങളാണു മുന്നിലെന്നു കാണിക്കാൻ മത്സരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകൾ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമാണ്. അതു തിരിച്ചറിയാൻ ആലോചനാശേഷിയുടെ അല്പമെങ്കിലും ഉള്ളിലുണ്ടായാൽ മതി. ബി.ജെ.പി.യെ എതിർക്കാൻ ഉത്സാഹിക്കുന്ന കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതാരെയാണ്? കോൺഗ്രസിനെ!!! ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ മൂന്നിരട്ടി ആളുകളെയാണ് – സിഖുകാർ മാത്രം കൊല്ലപ്പെട്ട കലാപത്തിൽ കോൺഗ്രസുകാർ കൊന്നുകളഞ്ഞത്! അതാണെങ്കിൽ ഒരു വർഗ്ഗീയസംഘർഷമൊന്നുമല്ലായിരുന്നു താനും. തനി രാഷ്ട്രീയകൊലപാതകങ്ങൾ! മരിച്ചത് ന്യൂനപക്ഷങ്ങളിൽ വച്ചു ന്യൂനപക്ഷമായ സിക്കുകാർ! കോൺഗ്രസിനെ ഒരു മടിയുമില്ലാതെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം! ഒന്നോർത്താൽ, സിക്കുകാർക്ക്‌ പരമാവധി വന്നാൽ എത്ര വോട്ടു വരും? ഇനി, ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ നാലിരട്ടിയാളുകൾ - ഹിന്ദുക്കൾ മാത്രം - ഒരൊറ്റദിവസം കൊണ്ടു മാത്രം - ഒരൊറ്റ നഗരത്തിൽമാത്രം (കൽക്കത്ത) - ഒരു പ്രകോപനവുമില്ലാതിരിക്കെ കൊല്ലപ്പെട്ടപ്പോൾ, കൊലയാളികൾ മുഴുവൻ മുസ്ലീംലീഗുകാരായിരുന്നു. “പ്രത്യക്ഷനടപടി” എന്നായിരുന്നു അവരതിനെ ഓമനപ്പേരിട്ടു വിളിച്ചത്‌. (കൃത്യം അന്നേ ദിവസം തന്നെയാണ് “പത്തണയ്ക്കു കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാൻ “ എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത്‌.) ആ കൂട്ടക്കൊലകൾക്കു ശേഷം അധികവർഷങ്ങളൊന്നും കഴിയുന്നതിനു മുമ്പു തന്നെ - പേരിന്റെ കൂടെ ‘ഇന്ത്യൻ യൂണിയൻ‘ എന്നു കൂട്ടിച്ചേർത്തെന്നല്ലാതെ പ്രവർത്തകരിലോ നേതാക്കളിലോ മാറ്റമൊന്നുമില്ലാതിരുന്ന മുസ്ലീം ലീഗുമായി കൂട്ടുചേർന്ന്‌ മന്ത്രിസഭയുണ്ടാക്കുകയും അവർക്ക്‌ രാഷ്ട്രീയ രംഗത്തു മാന്യതയും അംഗീകാരവും നൽകാൻ ഉത്സാഹിക്കുകയും ചെയ്തതാര്? – അതും കമ്മ്യൂണിസ്റ്റുകൾ തന്നെ! അപ്പോൾ കമ്മ്യൂണിസ്റ്റുകൾ എന്തിനെയാണു യഥാർത്ഥത്തിൽ എതിർക്കുന്നത്‌? ആലോചിക്കാൻ തയ്യാറുള്ളവർ ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടത്‌? “കലാപവിരുദ്ധതയൊന്നുമല്ല – കാപട്യം – കറതീർന്ന കാപട്യവും കൂസിസവും – അതു മാത്രമാണ് കമ്മ്യൂണിസ്റ്റുകളെ നയിക്കുന്നത്‌ “ എന്നു തന്നെ. അല്ലാതെന്ത്‌? ഒരു കലാപമുണ്ടാകുമ്പോൾ കലാപകാരികളുടെ കൂട്ടത്തിൽ ഒരു വശത്ത്‌ ഹിന്ദുക്കളുണ്ടെങ്കിൽ മാത്രമാണ് ഇടതുപക്ഷത്തിന്റെ ചോരതിളച്ചുകാണാറുള്ളത്‌. അപ്പോൾ മാത്രമാണ് അവരുടെ “രാഷ്ട്രീയബോധം(?)” ഉണർന്നു കാണാറുള്ളത്‌. അപ്പോൾ മാത്രമാണ് “പുരോഗമന“(?)സാഹിത്യകാരന്മാർ പടയണി തുള്ളിക്കാണാറുള്ളത്‌. അല്ലാത്തിടത്തോളം കാലം, കൂട്ടക്കൊലകൾ എത്ര ഭീകരമായിരുന്നാലും ശരി – മാറാടിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, ‘അതു നമ്മുടെ പിള്ളേർ ചുമ്മാ പ്രതികാരം ചെയ്തതാണെ’ന്നോ മറ്റോ പറഞ്ഞ്‌ നിസാരവൽക്കരിക്കുന്നതുപോലെയാണ് അനുഭവപ്പെടാറ്‌. അതല്ലെങ്കിൽ, മലബാറിലെ മാപ്പിളലഹളക്കാരെ മഹത്വവൽക്കരിച്ചതുപോലെ, അവർക്കു സ്മാരകം പണിയാനാണു ശ്രമിക്കാറ്‌. ലജ്ജ ലവലേശമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ! ഇത്തരം കാപട്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ പ്രതികരിക്കാനുള്ള സാഹചര്യമോ ഇല്ലാതെ പ്രസ്ഥാനത്തിനുള്ളിൽ പെട്ടുപോയ കുറച്ചു പാവങ്ങളെ ഉപയോഗിച്ച്‌ സംഘടനാശേഷികാട്ടി മസിൽ പെരുക്കുന്നവർ! മുസ്ലീങ്ങളെ “ഉൻമൂലനം” ചെയ്യുക എന്ന “അജണ്ട”(!) നടപ്പിലാക്കാനായി, അയോദ്ധ്യയില്‍ നിന്നും വന്നിരുന്ന യാത്രികരെ ചുട്ടുകൊന്നുകൊണ്ട്‌ കലാപം ആരംഭിക്കുകയായിരുന്നു എന്നു വാദിച്ചവരുണ്ട്‌. മാർക്സിസ്റ്റുകളുടെ കാര്യം തന്നെയാണു പറയുന്നത്‌. അവരോട്‌ ഈ രാജ്യം ഒരു കാലത്തും പൊ‍റുക്കുവാൻ പോകുന്നില്ല. (വംശീയമായ “ഉൻ‌മൂലനം“ എന്നത്‌ ഈ രാജ്യത്തു യഥാർത്ഥത്തിൽ നടന്നിട്ടുള്ള ഏകപ്രദേശമായ കശ്മീരിനേക്കുറിച്ചു ചോദിച്ചാൽ ഇടതുപക്ഷം വായ ഇറുക്കിപ്പൂട്ടിക്കളയും. അതു മറ്റൊരു വിഷയമാണ്. അതു വിടുകയാണ്. കമ്മ്യൂണിസ്റ്റുകളുടെ കാപട്യങ്ങളേക്കുറിച്ചു വിശദമായി പറയാൻ നിന്നാൽ കപ്പാസിറ്റി മറികടക്കും - ഗൂഗിളിന്റെ പോലും.) കലാപം മനപ്പൂർവ്വം സൃഷ്ടിച്ചതാണത്രേ! അതു നടത്താനുള്ള കാരണം കാണിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചത്രേ! എന്നിട്ട് അതു ചൂണ്ടിക്കാട്ടി മുൻപദ്ധതി പ്രകാരം കലാപം നടത്തിയത്രേ! എന്നിട്ട് ആ വികാരം (???) ഉപയോഗിച്ചു തെരഞ്ഞെടുപ്പു ജയിച്ചുവത്രേ! ഇതൊക്കെ കേട്ടു നിൽക്കുന്നവരെല്ലാം പൊട്ടന്മാരാണെന്നോ പ്രതികരണശേഷിയില്ലാത്തവരാണെന്നോ ആരും ധരിച്ചുപോകരുത്‌. അപ്പോളെന്താ മുസ്ലീങ്ങളെ ഉപദ്രവിച്ചാൽ അതിനുള്ള “പ്രത്യുപകാര“(!)മെന്നോണം ഹിന്ദുക്കൾ വോട്ടുചെയ്യുമെന്നോ? എന്താണർത്ഥമാക്കിയത്‌? എത്ര ലജ്ജാകരവും കുറ്റകരവുമായ വാദമാണത്!!! ഇവിടുത്തെ ഹിന്ദുക്കളുടെ ജനാധിപത്യബോധത്തെ ഇത്രത്തോളം പരിഹസിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.. ഹിന്ദുക്കളെ പരിഹസിക്കുന്നതിന്റെ പേരിലല്ല – മുസ്ലീങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണയും പീഢിതബോധവും വളർത്തുന്നതിന്റെ പേരിലാണ് ഇത്‌ അങ്ങേയറ്റം കുറ്റകരമാകുന്നത്‌. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടയ്ക്കുകയാണുവേണ്ടത്‌. 2002-നു മുമ്പു തന്നെ രണ്ടു തവണയും അതിനുശേഷം ഒരുതവണയും ഗുജറാത്തിൽ ബി.ജെ.പി. വമ്പൻ തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിയിട്ടുണ്ടല്ലോ – അതൊക്കെ എങ്ങനെ നേടിയ വിജയങ്ങളാണെന്നു ചോദിച്ചാൽ ഇടതുപക്ഷം മറുപടി പറയില്ല. അവർക്കുതന്നെ അറിയാം അവരുടേത്‌ നിരർത്ഥകമായ വാദമാണെന്ന്‌. 2002-ൽത്തന്നെയും ഒരു അനുകൂല വികാരം ഉണ്ടായെങ്കിൽത്തന്നെ അതിനു കാരണമായത് കൊണ്ടുപിടിച്ച നെഗറ്റീവ് പ്രൊപ്പഗണ്ടയല്ലേ എന്നതിനും അവർക്കു മ‍റുപടിയില്ല. ഡിസംബറിൽ തെരഞ്ഞെടുപ്പുള്ളതിന് ഫെബ്രുവരിയിൽത്തന്നെ ട്രെയിൻ കത്തിക്കുമോ എന്ന ചോദ്യം ചോദിക്കേണ്ട ആവശ്യം തന്നെയില്ല. അത്രയ്ക്ക് അസംബന്ധമായിരുന്നു തെരഞ്ഞെടുപ്പു വിജയിക്കാൻ ട്രെയിൻ കത്തിച്ചു എന്ന പ്രചാരണം. ഏതുപാർട്ടിയെ പിന്തുണയ്ക്കുന്നവരായാലും വേണ്ടില്ല – മനസാക്ഷിയുള്ള ഏതൊരാളും മനസ്സിലാക്കി വയ്ക്കേണ്ട ചിലതുണ്ട്‌. അധിനിവേശത്തിന്റെ ആദ്യദിനങ്ങൾ മുതൽ അനവധി കലാപങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള നമ്മുടെ മണ്ണിൽ ദു:ഖകരമായ ഒരു കലാപം കൂടിയുണ്ടായി. വിഭജനകാലത്തും അതിനു മുമ്പുമായി ഒഴുകിയിട്ടുള്ള ചോരപ്പുഴകളെല്ലാം മറന്നാൽ - സിഖ്‌ വിരുദ്ധകലാപവും കഴിഞ്ഞാൽ - വലുതുമാണ്. അനവധിപേർ കലുഷമനസ്ക്കരായി. പലർക്കും പല പിഴവുകളും പറ്റിയിരിക്കാം. അതൊക്കെ സമ്മതിക്കണം. പക്ഷേ, ഒരു സമുദായത്തെ ഉപദ്രവിക്കാൻ മാത്രം ലക്ഷ്യമിട്ട്‌- അവരെ പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ട്, ബോധപൂർവ്വം അവസരം സൃഷ്ടിച്ചുകൊണ്ട് ആക്രമണം നടത്തിയെന്നും, അങ്ങനെ ചെയ്താൽ അതിനൊരു പ്രതിഫലമെന്നോണം ജനം വോട്ടു ചെയ്യുമെന്നു(!!!)മൊക്കെയുള്ള ഒരു ഇമേജുണ്ടാക്കുന്നത് തെറ്റാണ്. അപകടകരമാണ്. ഉത്തരവാദിത്തബോധമുള്ള ഒരു പ്രസ്ഥാനത്തിനും ചേർന്നതല്ല അത്. ലോകത്ത് എല്ലാ മനുഷ്യരുമൊന്നും യാഥാർത്ഥ്യബോധവും ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം സ്വയം തിരിച്ചറിയാനുള്ള വിവേചനശേഷിയുമൊന്നുമുള്ളവരാവണമെന്നില്ല. കൊണ്ടുപിടിച്ച പ്രചാരണമുണ്ടാകുമ്പോൾ, ഏതെങ്കിലും ഒരാളെങ്കിലും അതൊക്കെക്കേട്ടു ശരിയാണെന്നു വിശ്വസിച്ചുപോകാനിടയുണ്ട്. അങ്ങനെ സംഭവിക്കുന്നെങ്കിൽ, അതുമൂലം ഒരാളുടെയെങ്കിലും മനസ്സിൽ വിദ്വേഷം വളരുന്നെങ്കിൽ, വിഷപ്രചാരണം നടത്തിയവർ തന്നെയാണ് അതിന് ഉത്തരവാദികൾ. നേരിട്ടു കാണാത്ത ഗോധ്രാനന്തരകലാപത്തേക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ നേരിട്ടുകണ്ടനുഭവിച്ച മാറാടിന്റെ കാര്യമെത്തുമ്പോളേക്കും മൌനത്തിലാകുന്നത്‌ അവരുടെ രാഷ്ട്രീയമായ നിസഹായാവസ്ഥയെയാണു കാണിക്കുന്നത്‌. ഇടതുപക്ഷത്തിന് തന്റേടമോ ആത്മാർത്ഥതയുടെ അംശമെങ്കിലുമോ ഉണ്ടെങ്കിൽ, കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യാൻ കഴിയുക എന്നാണു പരിശോധിക്കേണ്ടത്‌. മുറിവുകളുണക്കാൻ ശ്രമിക്കുകയാണു വേണ്ടത്‌. പക്ഷേ, അവരതു ചെയ്യുമെന്നു പ്രതീക്ഷിച്ചുകൂടാ. അവരുടെ പ്രത്യയശാസ്ത്രചട്ടക്കൂട്‌ അതിനവരെ സമ്മതിക്കില്ല. അതുതന്നെയാണവരുടെ പ്രശ്നം. അവർക്ക് സത്യം പറയാനുള്ള അവകാശമില്ല. അവർ എന്തുപറയണമെന്നു പാർട്ടിയാണു തീരുമാനിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന് സ്വന്തമായി ഒരു നിലപാടെടുക്കാൻ അവകാശമില്ലെന്നും അവർക്ക്‌ പാർട്ടി തീരുമാനം അനുസരിക്കാനേ കഴിയൂ എന്നും പാർട്ടിനേതൃത്വം തന്നെ വ്യക്തമാക്കുന്നതായി “നവകേരള“മാർച്ചിന്റെ സമാപനസമ്മേളനത്തിന്റെ റിപ്പോർട്ടുകളിലും കണ്ടു. നാടിന് അതൊരു അനുഗ്രഹമായി മാറിയേനെ - പാർട്ടിയുടെ തീരുമാനങ്ങൾ നാടിനു നല്ലതായിരുന്നെങ്കിൽ. പക്ഷേ നിർഭാഗ്യവശാൽ, പാർട്ടിയാകട്ടെ - ഹിന്ദുക്കൾക്കും മുസ്ലീ‍ങ്ങൾക്കുമിടയിൽ സൌഹൃദം വളർത്തുന്നതിന് - മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന് – എന്തെങ്കിലും സംഭാവന ചെയ്തു കളയാം എന്നൊന്നും ഇതുവരെ തീരുമാനിച്ചതായും കണ്ടിട്ടില്ല. എന്തെങ്കിലും തർക്കമോ മറ്റോ ഉണ്ടാകുമ്പോൾ അന്ധമായി മുസ്ലീം പക്ഷം പിടിക്കുക, പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുക, പ്രശ്നങ്ങൾ വളർത്തി വലുതാക്കുക - ഇതൊക്കെ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. ഭൌതികവാദത്തിന് ഊന്നൽ നൽകുന്നവരെന്ന നിലയ്ക്ക് സ്വാഭാവികമായും മതവിശ്വാസങ്ങൾക്കു പുറം തിരിഞ്ഞുനിൽക്കുന്നവരായിരിക്കും എന്ന അവസ്ഥയുള്ളതു മുതലെടുത്ത്‌, തങ്ങൾ “മതേതരത്വ”ത്തിന്റെ വലിയ വക്താക്കളാണെന്നൊക്കെ മേനി നടിക്കുന്നതും കാണാം. വർഗ്ഗീയസംഘർഷങ്ങൾ വളർത്തിവലുതാക്കി മുതലെടുപ്പു നടത്തുന്നതാണോ മതേതരത്വം എന്നു തിരിച്ചു ചോദിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്ന മട്ടിൽ. കലാപങ്ങളുടെ കാര്യത്തിലെ കമ്മ്യൂണിസ്റ്റു കാപട്യങ്ങളേക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ ഇപ്പോളൊന്നും തീരില്ല. അവർ തന്നെ സംഘടിപ്പിച്ചു നടപ്പാക്കിയ കലാപങ്ങൾ എല്ലാം തന്നെ മാറ്റിവച്ചാൽ‌പ്പോലും. ഒന്നു കൂടി മാത്രം പറഞ്ഞു നിർത്താം. മലബാർ കലാപമെന്നും സ്വാതന്ത്ര്യസമരമെന്നുമൊക്കെ വിളിച്ച്‌ മഹത്വവൽക്കരിക്കാൻ മാർക്സിസ്റ്റുകൾ എക്കാലവും പാടുപെടുന്ന മാപ്പിള ലഹളയേക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഈയിടെ വായിച്ചു. “ബ്രിട്ടീഷുകാരെ തോല്പിക്കാൻ“ വേണ്ടി മലയാളി ഹിന്ദുക്കളെ അരിഞ്ഞുതള്ളിയതു മതഭ്രാന്തിന്റെ പ്രകടനമല്ലാതെ മറ്റെന്തായിരുന്നുവെന്ന ചോദ്യം തന്നെയാണ് ആ പോസ്റ്റ്‌ മുന്നോട്ടു വച്ചത്‌. കഷ്ടകാലത്തിന്, അവിടെ ഗർഭിണികളെ കൊന്ന കാര്യവും പശുക്കളെ കൊന്നിട്ട്‌ ദേവാലയങ്ങളിൽ കൊണ്ടു തള്ളിയ കാര്യവുമടക്കം പ്രതിപാദിച്ചിട്ടുമുണ്ട്‌!! ‘വൈകി വന്ന വിവേകം‘ എന്നു വിശേഷിപ്പിക്കാവുന്ന അതിനു കൊടുത്തിരിക്കുന്ന തലക്കെട്ടു തന്നെ “വേറിട്ട വായന” എന്നാണ്. അവിടെ വന്ന ആദ്യത്തെ കമന്റു തന്നെ “ഇത്തവണ റിവേഴ്സ്‌ ഗിയറിലാണല്ലോ” എന്നാണ്! ലേഖകനെ അനുകുലിച്ചവർ തന്നെ “പുതിയ ചിന്ത”യ്ക്കു നന്ദി എന്നാണു പറഞ്ഞിരിക്കുന്നത്‌! അംഗീകരിക്കാൻ ഇനിയും മടിക്കുന്നവർ “ലേഖകനെന്താണു നട്ടെല്ലില്ലേ“ എന്നുമൊക്കെ അരിശം കൊണ്ടും കാണുന്നു. ഇതുവരെ കേട്ടിരുന്നതും അടിച്ചേല്പിച്ചിരുന്ന വിവരങ്ങളും മാറ്റിവച്ച്‌ സ്വയം ചിലതെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളും തിരിച്ചറിവുകളുമൊക്കെ തുറന്നു പറയാൻ ഒരാൾ തയ്യാറായപ്പോൾ കിട്ടുന്ന മറുപടിയാണ്! ഇതൊക്കെത്തന്നെയാണിവിടുത്തെ പ്രശ്നം. കണ്ണു തുറന്നു നോക്കാൻ ആളുകൾ തയ്യാറാകുന്നില്ല. തയ്യാറാകുന്നവരെ ബാക്കിയുള്ള അന്ധന്മാർ എതിർക്കുന്നു. ഗുരു എന്ന ചിത്രത്തിൽ, അന്ധത മാറി കാഴ്ചലഭിക്കുന്നയാളെ ബാക്കിയുള്ള അന്ധന്മാർ കല്ലെറിയുന്ന രംഗമാണ് ഓർമ്മ വരുന്നത്‌. ഇടതുപക്ഷപ്രവർത്തകരിലും എഴുത്തുകാരിലുമെല്ലാം പെട്ട കുറെയധികം പേർക്കെങ്കിലും ഇത്തരം കാര്യങ്ങളേക്കുറിച്ചെല്ലാം സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാനുള്ള അവസരമുണ്ടാകുകയും, അവർക്ക്‌ യാഥാർത്ഥ്യങ്ങളേപ്പറ്റിയുള്ള തിരിച്ചറിവുകളുണ്ടാകുകയും, നുണപ്രചാരണങ്ങളിൽ പങ്കാളികളാകാൻ തങ്ങളൊരുക്കമല്ല എന്നവർ പ്രഖ്യാപിക്കുകയും ചെയ്താൽ, ഇവിടുത്തെ അപകടകരമായ വർഗ്ഗീയപ്രചാരണങ്ങളിൽ നല്ലൊരു ശതമാനവും സ്വിച്ചിട്ടതു പോലെ അവസാനിക്കും. രാജ്യത്തെ വർഗ്ഗീയസംഘർഷങ്ങളിലും തീവ്രവാദപ്രവർത്തനങ്ങളിലും അത്‌ ഗണ്യമായ കുറവുണ്ടാക്കും. തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ തീവ്രവാദവഴിയിലേക്കു നീങ്ങുന്ന യുവാക്കളിൽ ഭൂരിഭാഗവും രക്ഷപെടുകയും ചെയ്യും. ഇടതുപക്ഷത്തിനു സാന്നിദ്ധ്യമുള്ള കേരളത്തിൽ നിന്നാണ് ഇപ്പോൾ തീവ്രവാദികൾ തുടരെ അറസ്റ്റുചെയ്യപ്പെടുന്നത്‌ എന്ന യാഥാർത്ഥ്യം കാണാതിരിക്കേണ്ടതില്ല. അതിൽത്തന്നെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന കണ്ണുർ ജില്ലയിൽ നിന്നാണ് കശ്മീരിലേക്കു വരെ കയറ്റുമതി നടക്കുന്നത് എന്നതും യാദൃച്ഛികമൊന്നുമല്ല. അന്ധമായ ചില രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അണികളിൽ പാർട്ടി അടിച്ചേൽ‌പ്പിക്കുന്ന പ്രചാരണജോലികൾ അടിമകളേപ്പോലെ ചെയ്തു തീർത്ത്‌ സ്വയം കുഴികുഴിക്കുകയാണോ - അതോ യുക്തിപൂർവ്വം ചിന്തിച്ച്‌ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുകയാണോ വേണ്ടത്‌ – എന്ന് അവർ തന്നെ തീരുമാനിക്കട്ടെ. ഇക്കഴിഞ്ഞയിടെ മുംബൈയിൽ തീവ്രവാദി ആക്രമണമുണ്ടായതിന്റെ ആദ്യദിനങ്ങളിൽ, അവിടെപ്പോലും “ഹിന്ദുത്വപ്രസ്ഥാന”ങ്ങളെ കൂട്ടിക്കെട്ടാൻ ശ്രമിച്ചു പരിഹാസ്യരായ പത്രമായ “ദേശാഭിമാനി(?)“ മാത്രം സ്ഥിരം വായിക്കുകയും അതിൽക്കാണുന്നതൊക്കെ വേദവാക്യമെന്നതുപോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളെ എതിർത്തേ തീരൂ എന്നു നിങ്ങൾക്കു ശാഠ്യമാണെങ്കിൽ ആയിക്കൊള്ളുക. ചൈന ഇനിയൊരിക്കൽക്കൂടി നമ്മെ ആക്രമിച്ചാൽ അപ്പോളും അവർ നമ്മുടെ ജവാന്മാർക്കും ജനങ്ങൾക്കുമിടയിൽ ഒരു രണ്ടാം നിരയേപ്പോലെ സധൈര്യം നിലകൊണ്ട്‌ മാതൃഭൂമിക്കു വേണ്ടി മരിക്കാനും തയ്യാറായെന്നു വരും. അവരെ എതിർക്കണമെന്നത്‌ നിങ്ങളിൽ പ്രത്യയശാസ്ത്രം അടിച്ചേൽ‌പ്പിക്കുന്ന ഒരു തരം ബാദ്ധ്യത പോലെയാണെങ്കിൽ ആയിക്കൊള്ളുക. പക്ഷേ, ദേശീയവാദികളെ കണ്ണുമടച്ച്‌ എതിർക്കുന്നതിനൊപ്പം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദേശവിരുദ്ധരായ തീവ്രവാദികൾക്കും വിഘടനവാദികൾക്കും തികഞ്ഞ പ്രോത്സാഹനമായി മാറുന്നതു കൂടി മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലാത്തവരാണു മറ്റുള്ളവരെന്നു നിങ്ങൾ ധരിച്ചു പോകരുത്‌. മനപ്പൂർവ്വമാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ, ഈ ചെയ്തികൾ ആത്മഹത്യാപരമല്ലേ - ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമല്ലേ - എന്നും ചിന്തിക്കുന്നതു നന്നായിരിക്കും. വളരെ വൈകിയാണു വിവേകമുദിക്കുന്നതെങ്കിൽ, പിന്നെ ‘അഭിമാനം‘ കൊള്ളാനായി ‘ദേശം’ അവശേഷിച്ചുവെന്നു വരില്ല – എന്നു കൂടിയോർക്കുക. വാൽക്കഷ്ണം:- ഇതൊന്നും ഇപ്പോൾ കേൾക്കാൻ സമയമില്ലെന്നും പൊന്നാനിയിൽ പി.ഡി.പി.ക്കു വേണ്ടി പോസ്റ്ററൊട്ടിക്കുന്ന തിരക്കിലാണെന്നുമാണ് ഇതിനെല്ലാമുള്ള മറുപടിയെങ്കിൽ - സാരമില്ല മാർക്സിസ്റ്റുകാരേ – പണി നടക്കട്ടെ – എന്നാണു പറയാനുള്ളത്‌. പണിമുടക്കാൻ മാത്രമല്ല – വല്ലപ്പോഴും പണിയെടുക്കാനും തങ്ങൾക്കറിയാമെന്നു കാണിക്കുന്ന അപൂർവ്വാവസരങ്ങളിൽ ഒരു തടസ്സമാവുന്നില്ല. നടക്കട്ടെ. പണി നടക്കട്ടെ. Posted by Unknown at 4/07/2009 05:14:00 PM 10 comments: January 29, 2009 സഖാവ് സദ്ദാം - ഇറാന്റെ ‘ഇഠോ’ – ‘ലജ്ജ’യില്ലാതെ! ആമുഖം (Skip this introduction) ‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്. ആദ്യഭാഗങ്ങൾ ഇവിടെ:- കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ … കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ തീവ്രവാദത്തെ ‘കൊച്ചാക്കൽ’ മാറാടും മാർക്സിസ്റ്റുകളും അയോദ്ധ്യയും മാർക്സിസ്റ്റുകളും (മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.) ഇറാന്റെ ബോംബ് മാർക്സിസ്റ്റുകൾ പൊതുവിൽ വളരേയേറെ വികാരം കൊണ്ടു കാണാറുള്ള ഒരു കാര്യമാണ് ഇറാന്റെ ആണവപരീക്ഷണം. ഇന്ത്യയുടെ അണവക്കരാറിനെ എതിർക്കുന്നതിന്റെ കാരണമായിപ്പോലും അവതരിപ്പിക്കപ്പെട്ടു അത്!!! മുമ്പൊരിക്കൽ, ഇറാനെ അനുകൂലിച്ചില്ലെങ്കിൽ യു.പി.എ.യ്ക്കുള്ള പിന്തുണ പിൻവലിക്കാൻ മടിക്കില്ലെന്നൊക്കെപ്പോലും ഭിഷണിയും മുഴക്കിയിരുന്നു!!! ഇതിനു മുമ്പ് മാർക്സിസ്റ്റുകൾ ഏതെങ്കിലും ആണവപരീക്ഷണത്തെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അതു ചൈനയുടെ പരീക്ഷണത്തെ മാത്രമായിരുനു. 1964-ൽ. ഇന്ത്യയുമായുള്ള യുദ്ധത്തിനുശേഷം അവർ തുടങ്ങിയ പരീക്ഷണങ്ങൾ! പിന്നീട് ഇന്ത്യയുടെ തന്നെ ആണവപരീക്ഷണം നടന്നപ്പോൾപ്പോലും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ എതിർക്കുകയാണുണ്ടായത്. നമ്മുടെ പരീക്ഷണങ്ങളുടെ ലക്ഷ്യത്തെ സംബന്ധിച്ച് തെറ്റിദ്ധാരണകൾ അവതരിപ്പിച്ചുകൊണ്ടുള്ള ആ എതിർപ്പുകൾ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനായിരുന്നുവെന്ന് അന്നേ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോളത്തെ ഈ ഇറാൻ പ്രേമവും ഫലത്തിൽ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്ന ഒരു പരിപാടി തന്നെയായിട്ടാണു വിലയിരുത്തപ്പെടുന്നത്. സ്വന്തം തലച്ചോർ ഉപയോഗിക്കാൻ മടിക്കുകയും നേതാക്കന്മാർ പറയുന്നതു വേദവാക്യമായി കരുതി മാനസികാടിമത്തം പുലർത്തുകയും ചെയ്യുന്ന പാവപ്പെട്ട അണികളെ പറ്റിക്കാനായി ഓരോ കൊള്ളരുതായ്മയ്ക്കും ഓരോ ന്യായീകരണം ചമയ്ക്കുന്ന പതിവു കണ്ടുവരുന്നുണ്ട്. പാവങ്ങൾക്കു മനസ്സിലാകാത്ത ഭാഷയിലായിരിക്കും ന്യായീകരണമെന്നതു കൊണ്ട് കുറെയെല്ലാം സംശയങ്ങളും ചോദ്യങ്ങളും ഒഴിവാകുകയും ചെയ്യും. ഇറാനെ അനുകൂലിക്കുന്നതു തങ്ങളുടെ “സാമ്രാജ്യത്വവിരുദ്ധത”യുടെ ഭാഗമാണെന്നാണ് അവകാശവാദം. ചങ്കുപൊട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരുവനെ നയത്തിൽ അടുത്തേയ്ക്കു വിളിച്ച് ‘എന്താണു ചങ്ങാതീ സത്യത്തിൽ ഈ സാമ്രാജ്യത്വം’ എന്നോ, ‘ഇറാൻ ബോംബുണ്ടാക്കിയാലും ഇല്ലെങ്കിലും താങ്കൾക്കെന്താണു സുഹൃത്തേ സത്യത്തിൽ കാര്യം - തുറന്നുപറയുമോ’ എന്നോ മറ്റോ ഒരു തനി ബൂർഷ്വാസി ചോദ്യം ചോദിച്ചാൽ എന്തായിരിക്കും അവസ്ഥയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈപ്പറയുന്ന ‘സാമ്രാജ്യത്വവിരുദ്ധത’ എന്ന പേരിലൊക്കെ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കിൽ ചൈനയുടെ സാമ്രാജ്യത്വമോഹങ്ങളേയും എതിർക്കേണ്ടതാണല്ലോ എന്നതാണൊരു പ്രധാന സംശയം. പ്രത്യേകിച്ചും അതു മാതൃരാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണികൂടിയായിരിക്കെ. പക്ഷേ മാർക്സിസ്റ്റുകൾ അതിനെ പിന്തുണയ്ക്കുന്നതായാണു കാണുന്നത്. അരുണാചൽപ്രദേശിലെന്നല്ല – അമ്പലപ്പുഴ വരെ കടന്നു വന്ന് ചൈനീസ് പട്ടാളം അവകാശവാദം ഉന്നയിച്ചാലും ശരി - അഭിവാദ്യങ്ങളർപ്പിക്കാൻ ചെന്നേക്കാമെന്നല്ലാതെ അവർ അനങ്ങുമെന്നു കരുതാൻ ബുദ്ധിമുട്ടാണ്. ചൈനയ്ക്കുവേണ്ടി ഏറ്റവും ഉറക്കെ മുദ്രാവാക്യം വിളിക്കാൻ ഞങ്ങൾക്കാണോ അതോ നിങ്ങൾക്കാണോ അവകാശം എന്നുമാത്രമായിരിക്കും ഒരുപക്ഷേ ആശങ്കയും തർക്കവും. അതുപോലെ തന്നെ, ഇസ്ലാമിസ്റ്റുകൾക്കു താൽപര്യമുള്ള ഒരു രാജ്യമല്ല ഇറാന്റെ സ്ഥാനത്തെങ്കിൽ ഇടതുപക്ഷം ഇത്രയ്ക്കു ബലം പിടിക്കുമായിരുന്നോ എന്നും ചിന്തിക്കണം. എവിടെനോക്കിയാലും ക്രൈസ്തവരേക്കൊണ്ടു നിറഞ്ഞതും തുർക്കിയോടു വലിയ ആഭിമുഖ്യമൊന്നുമില്ലാത്തതുമായ ഒരു യൂറോപ്യൻ രാജ്യമോ മറ്റോ ആണവപരീക്ഷണം നടത്താൻ ശ്രമം നടത്തിനോക്കട്ടെ. പിന്തുണയുടെ കാര്യം അപ്പോളറിയാം. അല്ലെങ്കിൽത്തന്നെ, ഇവിടെ കേരളത്തിലെ സാധാരണക്കാരായ പട്ടിണിപ്പാവങ്ങളുടെ കാര്യമന്വേഷിക്കാൻ സമയമില്ലാതെ തമ്മിൽത്തല്ലുന്ന ഇക്കൂട്ടരെന്തിനാണ് ഇറാന്റെയും ഇസ്താംബൂളിന്റെയുമൊക്കെ കാര്യമെത്തുമ്പോൾ ചങ്കുപൊട്ടുവാൻ ഒറ്റക്കെട്ടായി നിൽക്കുന്നത്? ഇതിപ്പോൾ - ഈപ്പറയുന്ന സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ടൊക്കെ അമേരിക്കാവിരുദ്ധത എന്നേ അർത്ഥമാക്കേണ്ടതുള്ളൂ എന്നു തീർച്ചയാണ്. അറബ് ലോകത്തിന് പലഭാഗത്തും അമേരിക്കയോട് എതിർപ്പുണ്ട്. അതിനു തീർച്ചയായും മതപരമായ മാനങ്ങളും ഉണ്ട് (ആണവക്കരാർ മുസ്ലീം വിരുദ്ധമാണെന്നു പോലും ഒരു മാർക്സിസ്റ്റു നേതാവു പറഞ്ഞുകളഞ്ഞു!!!.). അതേ വികാരം ഉള്ളിൽപ്പേറുന്ന ഇന്ത്യൻ ഇസ്ലാമിസ്റ്റുകളെ ഉദ്ദേശിച്ചു തന്നെയാവണം മാർക്സിസ്റ്റുകളുടെ ഈ ഇറാൻ പ്രേമം. അല്ലാതെന്ത്? ജമാ-അത്തെ-ഇസ്ലാമി പോലുള്ള സംഘടനകൾ ഇടതന്മാരുടെ തോളിൽ കയ്യിട്ട് സാമ്രാജ്യത്വവിരുദ്ധമുഷ്ടി ചുരുട്ടിക്കാണാറുണ്ട്. എന്നാൽ, സാമ്രാജ്യത്വം എന്ന ആശയത്തോടൊന്നുമല്ല – മറിച്ച് തങ്ങൾ ക്രൈസ്തവസാമ്രാജ്യത്വം എന്നു കരുതുന്ന ഒരു ശക്തിസ്വരൂപത്തോടാണ് ഇസ്ലാമിസ്റ്റുകളുടെ എതിർപ്പ് എന്നതു പകൽ പോലെ വ്യക്തമാണ്. ലോകം നിലനിൽക്കേണ്ടത് ഇസ്ലാമിന്റെ കീഴിലാണെന്നും അതിന്റെ നെടുനായകത്വമാണ് ഉറപ്പുവരുത്തേണ്ടത് എന്നും വിശ്വസിക്കുന്നവർ അമേരിക്കയെ എതിർക്കുമെന്നതു സ്വാഭാവികമാണ്. സാമ്രാജ്യത്വം എന്നൊരു പേരിൽപ്പൊതിഞ്ഞെന്നു വച്ച് അതിന്റെ യഥാർത്ഥസ്വഭാവം ആളുകൾക്കു മനസ്സിലാകാതെയൊന്നുമിരിക്കുന്നില്ല. ഇടതുപക്ഷമോ ഇസ്ലാമിസ്റ്റുകളോ വിചാരിക്കുന്നത്ര ചിന്താശൂന്യരല്ല ഇവിടുത്തെ ജനങ്ങൾ. എന്തായാലും, ഈയവസരത്തിൽ, മാർക്സിസ്റ്റുകളുടെ ഈ അന്ധമായ ഇറാൻ അനുകൂല നിലപാട് തീവ്ര ഇസ്ലാമിസ്റ്റുകൾക്കു തീർച്ചയായും ഒരു വലിയ പ്രോത്സാഹനം തന്നെയാണെന്നതിൽ സംശയമില്ല. ഇതൊന്നും മറ്റുള്ളവർക്കു മനസ്സിലാകുന്നില്ല എന്നാണു മാർക്സിസ്റ്റുകൾ ധരിക്കുന്നതെങ്കിൽ, അവർ മൂഢസ്വർഗ്ഗത്തിലാണ് എന്നു തന്നെ പറയേണ്ടിവരും. സദ്ദാം വധം സദ്ദാംവധത്തിനെതിരെ ലോകത്തു മറ്റൊരിടത്തും കാണാത്ത പ്രതിഷേധം കേരളത്തിൽക്കണ്ടു എന്നൊക്കെ അഭിമാനപൂർവ്വം പയുന്ന മാർക്സിസ്റ്റ് അനുഭാവികളുണ്ട്. പക്ഷേ അന്നു യഥാർത്ഥത്തിൽ കേരളത്തിൽക്കണ്ടത് അമേരിക്കയോടുള്ള പ്രതിഷേധമായിരുന്നോ അതോ ഒരു മുസ്ലീം ഭരണാധികാരിയെ തൂക്കിലേറ്റിയതിനെതിരെയുള്ള പ്രകടനങ്ങളായിരുന്നോ എന്നൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും. അമേരിക്കയുടെ ധാർഷ്ട്യത്തെ എതിർക്കണമെന്നതു ശരി. പക്ഷേ അത് ഇത്തരം പ്രവണതകൾക്കുള്ള ന്യായീകരണമല്ല. യഥാർത്ഥത്തിൽ, കമ്മ്യൂണിസ്റ്റുകൾക്കോ ഇസ്ലാമിസ്റ്റുകൾക്കോ യാതൊരനുഭാവവും ഉണ്ടാകേണ്ട പശ്ചാത്തലമുള്ളയാളല്ല സദ്ദാം എന്നതാണു വേറൊരു കൗതുകം. കമ്മ്യൂണിസ്റ്റുകൾക്ക് അനുഭാവമുണ്ടായിരിക്കേണ്ട ഇറക്കി ഇടതന്മാരെ കാലപുരിക്കയച്ച ചരിത്രമാണ് സദ്ദാമിന്റേത്. ഇസ്ലാമിസ്റ്റുകൾക്കു കൂടുതൽ ആഭിമുഖ്യമുള്ള ഇറാനോടാണെങ്കിൽ സദ്ദാം ചെയ്തുകൂട്ടിയതൊന്നും വിസ്തരിക്കേണ്ട ആവശ്യം തന്നെയില്ല. അതൊന്നും പക്ഷേ സദ്ദാം അനുകൂലപ്രകടനങ്ങൾക്കു പിന്നിൽ അമേരിക്കാവിരുദ്ധത എന്ന വികാരം മാത്രമാണ് എന്നതിന്റെ തെളിവല്ല. (തീവ്രനിലപാടുകാരായ മുസ്ലീങ്ങൾ വിരോധം വച്ചുപുലർത്തുന്ന രാജ്യമായ) ‘അമേരിക്ക അതാ ഒരു മുസ്ലീം നേതാവിനെ വധിക്കുന്നു’ എന്ന മട്ടിലൊരു വർഗീയ വികാരമുണ്ടാക്കുകയും തുടർന്ന് അക്കാര്യത്തിൽ തങ്ങളാണ് അനുഭാവം പ്രകടിപ്പിക്കുന്നത് എന്നു തെളിയിക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ, നാടു സ്തംഭിപ്പിച്ചുകൊണ്ടുള്ള അതിരുകടന്ന അനുഭാവപ്രകടനങ്ങൾ കൊണ്ട് ഇവിടുത്തെ സാധാരണ ജനതയ്ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കരുതാൻ വയ്യ. ഇവിടുത്തെ മുസ്ലീം ജനതയ്ക്ക് പ്രത്യേകിച്ചും യാതൊരു പ്രയോജനവുമില്ലെന്നും തീർച്ചയാണ്. വർഗ്ഗീയ വികാരം ഉജ്ജ്വലിപ്പിക്കപ്പെടുകയും, ഐക്യദാർഢ്യപ്രകടനം ഉണ്ടാകുകയും ചെയ്യുമ്പോൾ, മറ്റു ചിലർക്കാണ് അതുകൊണ്ടു പ്രയോജനം ലഭിക്കുക. ഒരു ബ്ലോഗർ അക്കാലത്ത്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു:- “മയിലമ്മ മരിച്ചുകിടക്കുമ്പോൾ സദ്ദം ഹുസൈന്റെ പതിനാറടിയന്തിരത്തിനു പോയിരിക്കുകയാണ് ഇവിടെച്ചിലർ” എന്ന മട്ടിൽ. മയിലമ്മയ്ക്ക് ആകെയുള്ളത് ഒരേയൊരു വോട്ടാണെന്നും, അവരുടെ മരണത്തോടെ അതുകൂടി ഇല്ലാതായി എന്നും അദ്ദേഹം ഓർത്തുകാണില്ല. തസ്ലീമ – ‘ലജ്ജ’യില്ലാതെ തസ്ലീമ നസ്രീനെ രായ്ക്കുരാമാനം രാജ്യം കടത്തിയതിനു പിന്നിൽ സി.പി.എമ്മിന്റെ ഭയം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. ലജ്ജ എന്ന നോവലിൽ മതനിന്ദയൊന്നുമില്ലെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേപ്പറ്റിയോ മറ്റോ വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി. എന്തായാലും, ഹൈദ്രാബാദിൽ വച്ച് ചില “ജനപ്രതിനിധികൾ” ചേർന്ന് തസ്ലീമയെ ആക്രമിക്കുകയും പിന്നീട് കൽക്കത്തയിൽ ഒരു പ്രകടനം നടക്കുകയും ചെയ്തതോടെ മാർക്സിസ്റ്റുകൾ അക്ഷരാർത്ഥത്തിൽ വിരണ്ടു. മുസ്ലീങ്ങളോളം മാർക്സിസ്റ്റുകാർ ഭയക്കുകയും തൊഴുതു നിൽക്കുകയും ചെയ്യുന്ന വേറൊരു കൂട്ടരില്ല. കൽക്കത്തയിൽ ഒരൊറ്റ പ്രകടനം നടന്നതേയുള്ളൂ - സംസ്ഥാനത്തെ സി.പി.എം. സർക്കാർ ബംഗാളിൽ നിന്നും, അന്നു സി.പി.എം. താങ്ങി നിർത്തിയിരുന്ന കേന്ദ്രസർക്കാർ ഈ രാജ്യത്തുനിന്നും അവരെ തുരത്തിയോടിച്ചു. മുസ്ലീം വോട്ടുബാങ്കിനു ക്ഷതം വരുമെന്നുണ്ടെങ്കിൽ തസ്ലീ‍മയല്ല തമ്പുരാൻ വന്നാലും ഗതി ഇതൊക്കെത്തന്നെയായിരിക്കും. ആർട്ടിക്കിൾ 370, ഏകീകൃത സിവിൽ കോഡ് മുതലായ വിഷയങ്ങൾ ഏതെടുത്താലും ശരി - സത്യത്തിൽ ഇടതുകക്ഷികൾക്ക് ബി.ജെ.പി.യുടെ അതേ നിലപാട് ഉണ്ടായിരിക്കേണ്ടതാണ്. പണ്ടൊക്കെ അവർ അതേ നിലപാടു തന്നെയായിരുന്നു പ്രകടിപ്പിച്ചിരുന്നതും. മുസ്ലീങ്ങൾക്ക് ഇഷ്ടക്കേടുണ്ടായാലോ എന്ന പേടി മൂലം അവരതൊക്കെ മാറ്റി വച്ചതാണ്. അയോദ്ധ്യാവിഷയത്തിലും അവരുടെ നിലപാടുകൾ നിർണ്ണയിക്കുന്നതിലെ ഒരു ഘടകം ഈ പേടി മാത്രമാണ്. ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ ബാലിശമായ പല നടപടികളേയും കണ്ണുമടച്ച് അനുകൂലിച്ചതല്ലാതെ യുക്തിസഹമായ നടപടികളൊന്നും ഇടതർ എടുത്തുകണ്ടില്ല. പേടിയായിരുന്നു അവർക്ക്‌. തികഞ്ഞ പേടി. പക്ഷേ, കൂസിസ്റ്റു പ്രസ്ഥാനങ്ങളുടെ പൊതുസ്വഭാവമായ ഈ ഭീരുത്വത്തിന്റെ പേരിൽ അവരെ ആക്ഷേപിക്കുന്നവരുണ്ടെങ്കിൽ ഒന്നോർക്കണം. അധികാരത്തിന്റെ അപ്പക്കഷണം കടിക്കണമെന്നുണ്ടെങ്കിൽ, ഒരുപക്ഷേ ഈ ഭീരുത്വം ഒരു അലങ്കാരമായി കൊണ്ടുനടക്കേണ്ടിവരുമെന്നാണെങ്കിലോ? ഉദരനിമിത്തം ബഹുകൃതവേഷം – പാവം മതേതരരാഷ്ട്രീയക്കാരെ ആക്ഷേപിക്കാതെ വിടുക. Posted by Unknown at 1/29/2009 05:53:00 AM 23 comments: Labels: തീവ്രവാദപ്രോത്സാഹനം January 25, 2009 ബഹുഭാരാത്വം – ബാബറി മന്ദിരം – ‘ബഹുജന’പ്രസ്ഥാനം – ദ കണക്ഷൻ Click here to download the pdf version of this article. ----- “അയോദ്ധ്യയും ഇടതുപക്ഷവും” എന്ന പേരിൽ മുമ്പേ എഴുതിവച്ചിരുന്ന പോസ്റ്റാണിത്. ബഹുഭാരാത്വം തടഞ്ഞുകൊണ്ടുള്ള നിയമപരിഷ്കാരങ്ങൾ ശരീയത്തിനെതിരാണെങ്കിൽ എതിർക്കുമെന്നും മറ്റുമുള്ള ചില പ്രസ്താവനകളും അതിനെതിരെയുള്ള പ്രതികരണങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ, ഇതിൽ പരാമർശിച്ചിരുന്ന വിഷയങ്ങളുടെ കാലികപ്രസക്തി വർദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. എൺപതുകളുടെ അവസാനത്തിൽ അയോദ്ധ്യപ്രക്ഷോഭം എന്തുകൊണ്ടാണ് സുപ്രധാനമായ വഴിത്തിരിവുകളിലൂടെ കടന്നുപോയത് - ശരീയത്ത് സംബന്ധിച്ച കടും‌‌പിടുത്തങ്ങളുമായി അതിനുള്ള ബന്ധമെന്ത് – എന്തുകൊണ്ടാണ് ബി.ജെ.പി.യേപ്പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം അയോദ്ധ്യപ്രക്ഷോഭത്തിൽ ഇടപെടാൻ തീരുമാനിച്ചത് - ഇതേപ്പറ്റിയൊന്നും ഇപ്പോളത്തെ യുവാക്കളിൽ പലർക്കും കാര്യമായ പിടിപാടൊന്നുമില്ലെന്നു തോന്നുന്നു. അല്പം കൂടി മുതിർന്നവരാകട്ടെ – ആ കഥയൊക്കെ മറന്നും തുടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ, ഇതൊരു ഓർമ്മപ്പെടുത്തലായേക്കും. *-*-*-*-*-*-*-* ആമുഖം (Skip this introduction) ‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്. ആദ്യഭാഗങ്ങൾ ഇവിടെ:- കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ … കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ തീവ്രവാദത്തെ ‘കൊച്ചാക്കൽ’ മാറാടും മാർക്സിസ്റ്റുകളും (പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.) അയോദ്ധ്യയും ഇടതുപക്ഷവും അയോദ്ധ്യാവിഷയത്തിൽ ആദ്യകാലം മുതലേ തെറ്റുമാത്രമേ മാർക്സിസ്റ്റുകൾക്കു സംഭവിച്ചിട്ടുള്ളൂ എന്നു വേണം പറയാൻ. രാമജന്മഭൂമി വിട്ടുകിട്ടണമെന്നതു സംബന്ധിച്ച ആവശ്യവും അതിനോടനുബന്ധിച്ചുണ്ടായ ജനമുന്നേറ്റങ്ങളും മറ്റു സംഭവങ്ങളുമെല്ലാം സംഘപരിവാ‍റിന്റെ മാത്രം എന്തോ സ്വകാര്യസംഗതിയാണെന്ന മട്ടിലുള്ള ഒരു സമീപനമാണ് ഇടതുപക്ഷം അനുവർത്തിച്ചു കണ്ടത്. മനപൂർവ്വം എടുത്തതായാലും ശരി – അല്ലെങ്കിലും ശരി – അതു തികച്ചും തെറ്റായ നിരീക്ഷണമായിരുന്നു. സത്യത്തിൽ, സംഘകുടുംബം (പരിവാർ) പോയിട്ട് – സംഘം തന്നെ ഉണ്ടാകുന്നതിനും വളരെ വർഷങ്ങൾക്കു മുമ്പേ ഉള്ള ഒരു വിഷയമാണത്. പ്രശ്നങ്ങളുടെ മൊത്തം ചരിത്രം പറയണമെങ്കിൽ, കുറഞ്ഞത് അഞ്ഞൂറു വർഷത്തെയെങ്കിലും കാര്യം പറയേണ്ടി വരും എന്നതാണു യാഥാർത്ഥ്യം. മുഗൾ ഭരണകാലത്തോ പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തോ ഒരു യുദ്ധത്തിലൂടെപ്പോലും വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ലാതിരുന്നിട്ടുകൂടി വിവിധ കാലഘട്ടങ്ങളിലായി അത്തരം ശ്രമങ്ങൾ നടന്നിട്ടുള്ള ഒരു പ്രദേശമാണു രാമജന്മഭൂമി. ആ പ്രദേശം വീണ്ടെടുക്കാനായി തദ്ദേശീയരായ ഹിന്ദുക്കൾ നടത്തിവന്ന ശ്രമങ്ങൾക്ക് പ്രകടമായ നൈരന്തര്യവുമുണ്ട്. അത്തരമൊരു പ്രദേശത്തിന്റെ കാര്യത്തിൽ, സ്വാതന്ത്ര്യാനന്തരം ജനാധിപത്യമെത്തിയപ്പോൾ കൂടുതൽ ശക്തമായി ജനകീയസമരങ്ങളുടെ രൂപത്തിൽ ആവശ്യമുയരുമെന്നത് തികച്ചും സ്വാഭാവികമാണ്. വിദേശാധിപത്യം അവസാനിച്ചുവെന്നും – ഇനിയിപ്പോൾ തദ്ദേശീയരായ ജനങ്ങളുടെ ഭരണകൂടമാണെന്നും - അതിനാൽ ഇനിയിപ്പോൾ തങ്ങൾക്കു നീതിലഭിച്ചേക്കുമെന്നും ജനങ്ങൾ പ്രതീക്ഷിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽത്തന്നെ ആ ആവശ്യം ശക്തമായി ഉന്നയിക്കപ്പെടുകയും ചെയ്തു. വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നുവെന്നു കണ്ടപ്പോൾ ആവശ്യം ശക്തമാക്കിയതും വിഗ്രഹങ്ങൾ ബലമായി പ്രതിഷ്ഠിക്കപ്പെടുകയുമൊക്കെ ചെയ്തതും അക്കാലത്തു തന്നെയാണ്. 1949-ൽ. അന്നു മുതൽക്കു തന്നെ ഹിന്ദുക്കൾ ദൂരെനിന്നെങ്കിലും ആരാധന നടത്തുന്ന സാഹചര്യവുമുണ്ട്. വിദേശിഭരണം അവസാനിക്കുകയും സ്വദേശിഭരണം ആരംഭിക്കുകയും ചെയ്ത ആ കാലഘട്ടവും അന്നത്തെ ഉണർവുമാണ് ആധുനിക കാലത്തെ അയോദ്ധ്യാപ്രക്ഷോഭത്തിലെ ആദ്യവഴിത്തിരിവെന്നു വേണം വിലയിരുത്താൻ. അല്ലാതെ, എൺപതുകളിലെയോ തൊണ്ണൂ‍റുകളിലെയോ ഒന്നും ഒരു സൃഷ്ടിയല്ല അയോദ്ധ്യപ്രക്ഷോഭം. എൺപതുകളുടെ അവസാനം ജനകീയപ്രക്ഷോഭങ്ങൾ പൂർവ്വാധികം ശക്തിപ്രാപിച്ചു എന്നതു മാത്രമാണു ശരി. അതിനാകട്ടെ, വ്യക്തമായ കാരണവുമുണ്ട്. രാമജന്മഭൂമി ക്ഷേത്രപുനർനിർമ്മാണത്തിനായി വിട്ടുകിട്ടണമെന്ന ആവശ്യം ഒന്നെങ്കിൽ ഇപ്പോളും പഴയപടി പരാതികളും സമരങ്ങളുമൊക്കെയായി തുടരുകയോ അല്ലെങ്കിൽ ഇതിനകം പരിഹരിക്കപ്പെടുകയോ ഒക്കെ ചെയ്തേനെ. രാജ്യത്തെ ഇതരഭാഗങ്ങളിലുള്ള മുസ്ലീങ്ങളും മറ്റും അതേപ്പറ്റിയൊന്നും അറിയുക പോലും ചെയ്തേക്കുമായിരുന്നില്ല. പക്ഷേ, ആദ്യം സുപ്രസിദ്ധിയും പിന്നീടു കുപ്രസിദ്ധിയുമാർജ്ജിച്ച ‘ഷാഹ്ബാനു കേ’സിൽ കോൺഗ്രസ് ഗവണ്മെന്റ് ആത്മഹത്യാപരമായ നിലപാടെടുത്ത് തീവ്രനിലപാടുകാരായ ചില മുസ്ലീങ്ങൾക്കു വഴങ്ങിയതാണ് അയോദ്ധ്യാപ്രക്ഷോഭം പിന്നീടു മറ്റൊരു വഴിത്തിരിവിലെത്താൻ കാരണം. ഇപ്പോളും ഇടയ്ക്കിടയ്ക്കൊക്കെ അയോദ്ധ്യ എന്നൊക്കെപ്പറഞ്ഞ് ആക്രോശിച്ചുകാണാറുള്ള പലർക്കും ആ ചരിത്രമൊന്നും അറിയുക പോലുമില്ല എന്നതാണു യാഥാർത്ഥ്യം. 1985-ൽ നടന്ന ഷാഹ്ബാനു കേസിലെ സുപ്രീം കോടതി വിധി വിവാഹമുക്തയ്ക്കനുകൂലമായിരുന്നു. ഇഷ്ടാനുസരണം മൊഴിചൊല്ലുകയും ജീവനാംശപ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്ന ഭർത്താക്കന്മാർക്കു പ്രതികൂലവുമായിരുന്നു. എന്നാൽ, മുസ്ലിം വ്യക്തി നിയമം ‘ദൈവിക’മാണെന്നും അതിൽ തൊട്ടുകൂടാ എന്നും പ്രഖ്യാപിച്ചുകൊണ്ട് ചിലർ ദേശീയതലത്തിൽ വലിയ പ്രക്ഷോഭമഴിച്ചുവിട്ടു (കേരളത്തിലും അതു വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. “രണ്ടും കെട്ടും - നാലും കെട്ടും - നമ്പൂരിശ്ശന്റെ (ഇ.എം.എസിന്റെ) ഓളേം കെട്ടും” തുടങ്ങിയ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങൾ അക്കാലത്തുണ്ടായതാണ്). കഷ്ടകാലത്തിന് ജഡ്ജി ഒരു ഹിന്ദുവായിപ്പോയത് പ്രക്ഷോഭങ്ങൾക്ക് വല്ലാത്ത ഒരു വർഗ്ഗീയമാനവും നൽകി. ഭയന്നു പോയ കോൺഗ്രസ് സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തി!!! ആ സംഭവമാണ് യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ രണ്ടായി മുറിച്ചത്. അല്ലാതെ, ഏഴുവർഷങ്ങൾക്കു ശേഷം തർക്കമന്ദിരം തകർക്കപ്പെട്ട സംഭവമല്ല. (1984-ൽ ഇന്ദിരാവധത്തിനു ശേഷം അപ്രതീക്ഷിതമായി രാജ്യഭാരമേൽക്കേണ്ടി വന്ന രാജീവ്‌ഗാന്ധിയുടെ പരിചയക്കുറവു പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയാതെ പോയത്, ഇത്തരത്തിൽ തെറ്റായ അനവധി തീരുമാനങ്ങളെടുക്കുന്നതിനു കാരണമായിട്ടുണ്ട്. മറ്റൊന്നാണ് ശ്രീലങ്കയുടെ കാര്യത്തിൽ സംഭവിച്ച നയപരമായ പിശകുകൾ. അതു പിന്നീട് അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടാനിടയാക്കി) ഷാഹ്ബാനു കേസിൽ, തികച്ചും വർഗ്ഗീയവും പിന്തിരിപ്പനുമായ ഒരു ആവശ്യമുന്നയിച്ചുകൊണ്ട് ഭീഷണിയുടെ ശബ്ദത്തിൽ സമരം ചെയ്തുകൊണ്ട് രാജ്യത്തെ ഭരണകൂടത്തെത്തന്നെ അടിയറവു പറയിപ്പിക്കാൻ സാധിച്ചതിന്റെ പേരിൽ, മുസ്ലീങ്ങളിൽത്തന്നെ യാഥാസ്ഥിതികരും തീവ്രനിലപാടുകാരുമായ ഒരു വിഭാഗം ആളുകൾ അങ്ങേയറ്റം ആവേശഭരിതരായി. പണ്ട് ഇതേ മട്ടിലുള്ള വാദങ്ങൾ ഉന്നയിച്ച് രാഷ്ട്രത്തെത്തന്നെ പകുത്തു നൽകുന്ന സാഹചര്യം ഉണ്ടാക്കുവാനും സാധിച്ചിട്ടുണ്ട് എന്ന ചരിത്രപാഠങ്ങളും അവർക്ക് പ്രചോദനമായിരുന്നിരിക്കണം. ഷാഹ്ബാനു കേസിൽ സുപ്രീംകോടതിയേപ്പോലും മറികടക്കാൻ സാധിക്കുന്ന മട്ടിൽ ഭരണകൂടത്തെ കയ്യിലെടുത്ത് അമ്മാനമാടിയ തങ്ങളുടെ ആ നേട്ടത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് അവർ പിന്നീടു ‘ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി‘ രൂപവൽക്കരണവും മറ്റും നടത്തി. ശരിയത്തെന്നു മാത്രമല്ല - മതപരമായ അംശം കലർന്ന എന്തിനേയും ഒന്നു തൊടാൻ പോലും അനുവദിക്കില്ല എന്ന അവസ്ഥ സൃഷ്ടിക്കാവുന്ന ഒരു അനുകൂലസാഹചര്യമായിരുന്നു അത്. അയോദ്ധ്യയിൽ ഹിന്ദുക്കൾ തങ്ങളുടെ ആവശ്യം തുടർന്നു കൊണ്ടേയിരിക്കുകയും പടിപടിയായി വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് അറുതിവരുത്തുക - ബാബറി മന്ദിരത്തിൽ സ്പർശിച്ചുകൊണ്ടുള്ള എന്തെങ്കിലും പ്രശ്നപരിഹാരം സാദ്ധ്യമല്ല എന്ന തീവ്രനിലപാട് എന്നെന്നേയ്ക്കുമായി അംഗീകരിപ്പിച്ചെടുക്കുക - ഇതൊക്കെയായിരുന്നു അടുത്ത ലക്ഷ്യം. 1986-ൽ ഹിന്ദുക്കൾക്ക് നിയന്ത്രിതമായ തോതിൽത്തന്നെ അല്പം കൂടി അടുത്തുനിന്ന് ആരാധന അനുവദിച്ചുകൊണ്ട് ഗേറ്റു തുറന്നു കൊടുക്കാൻ ഫൈസാബാദ് സെഷൻസ് കോടതി ഉത്തരവിട്ടതിനു ശേഷമാണ് “ആക്ഷൻ കമ്മിറ്റി” ഉണ്ടായത്. അക്കാലത്തു നടന്ന ശരി‌അത്ത് പ്രക്ഷോഭത്തിന്റെ വിജയമാണ് യഥാർത്ഥത്തിൽ ആക്ഷൻ കമ്മിറ്റി രൂപവൽക്കരണത്തിനു പിന്നിൽ ഊർജ്ജമായി വർത്തിച്ചതും. എന്തായിരിക്കും കമ്മിറ്റിയുടെ “ആക്ഷൻ” എന്നൊരു ചിന്തയും, സുപ്രീംകോടതി വിധിയെപ്പോലും മറികടക്കാമെങ്കിൽ‌പ്പിന്നെ ഒരു സെഷൻസ് കോടതി എത്ര നിസാരം എന്നൊരു ചിന്ത അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകില്ലേ എന്നൊരു തോന്നലും മറ്റുള്ളവർക്കിടയിൽ ശക്തമായി. വർഷങ്ങളോളം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ ഭാഗികമായെങ്കിലും അനുവദിച്ചുകിട്ടിയ ആരാധനാസ്വാതന്ത്ര്യം അല്പമെങ്കിലും അനുഭവവേദ്യമാകുന്നതിനു മുമ്പു തന്നെ അതു വീണ്ടും വെല്ലുവിളിക്കപ്പെട്ടത് ഹിന്ദുക്കളിൽ എന്തെന്നില്ലാത്ത നിരാ‍ശ പടർത്തി. കോൺഗ്രസ് മുതലാ‍യ പ്രമുഖരാഷ്ട്രീയപ്പാർട്ടികളെല്ലാം മുസ്ലീങ്ങളുടെ എന്താവശ്യങ്ങൾക്കു മുന്നിലും കീഴടങ്ങുവാനും ഹിന്ദുക്കളെ അവഗണിക്കുവാനും മത്സരിക്കുകയായിരുന്നുവെന്ന സാഹചര്യം കൂടിയായപ്പോൾ അവർ സകലപ്രതീക്ഷകളും അസ്തമിച്ച ഒരു അവസ്ഥയിലെത്തിച്ചേർന്നു. അതോടെയാണ് സത്യത്തിൽ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ഗതി തന്നെ മാറിപ്പോയത്. അതിനുമുമ്പൊക്കെയുള്ള ആദ്യഘട്ടങ്ങളിൽ, ഹിന്ദുക്കളുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കാൻ തയ്യാറായിരുന്ന മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളായ ബി.ജെ.പി.യുടെയും മറ്റും പ്രതീക്ഷ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഭരണകൂടത്തിനു കഴിയും എന്നു തന്നെയായിരുന്നു. അതിനായുള്ള പൂർണ്ണസഹകരണം നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു വന്നതുമാണ് അവർ. എന്നാൽ ഷാഹ്ബാനുകേസിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ ചരിത്രപരമായ കീഴടങ്ങലിലൂടെ ആ പ്രതീക്ഷ തികച്ചും അസ്ഥാനത്താണെന്നു വ്യക്തമായി. അതോടെയാണ് ബി.ജെ.പി.യും മറ്റും പ്രശ്നത്തിൽ നേരിട്ട് ഇടപെടാനും രാഷ്ട്രീയമായി നേരിടാനും തീരുമാനിച്ചത്. ആ തീരുമാനം ശരിയുമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. രാജീവ് ഗാന്ധിയും നരസിംഹറാവുവും – രണ്ടു പ്രധാനമന്ത്രിമാരും അക്കാലത്തു വഞ്ചനാപരമായ നിലപാട് എടുത്തിട്ടുണ്ട്. കഴിഞ്ഞയിടെ – 2008ൽ - ഉമ്മൻചാണ്ടി മാതൃഭൂമിയിൽ എഴുതിയ ഒരു ലേഖനത്തിലും ഇങ്ങനെ പറഞ്ഞിരുന്നു. തകർന്ന നിലയിലാണെങ്കിലും ബാബറി മന്ദിരം അവിടെ നിലനിൽക്കുന്നത്‌ കോൺഗ്രസിന്റെ കഴിവുകൊണ്ടാണത്രേ!!!!! അപ്പോൾ, തർക്കം പരിഹരിക്കുന്നതു സംബന്ധിച്ച്‌ കോൺഗ്രസിന്റെ നിലപാട്‌ അന്നും ഇന്നും എന്തായിരുന്നുവെന്നാണ് അതു കാണിക്കുന്നത്‌. അദ്ദേഹം ആ പറഞ്ഞതു ശരിയാണെന്നു തന്നെ സമ്മതിക്കണം. ചന്ദ്രശേഖർ ഗവണ്മെന്റിന്റെ കാലത്ത്‌ കോൺഗ്രസ്‌ നടത്തിയ ഒരു നീക്കം അത്‌ ഉറപ്പിക്കുന്നതു തന്നെയായിരുന്നു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹം ധീരവും യുക്തവുമായ ചില നിലപാടുകളെടുത്ത്‌ പ്രശ്നപരിഹാരത്തിന് തൊട്ടടുത്തെത്തിയതായിരുന്നു. ആക്ഷൻ കമ്മിറ്റിയുടെയോ വി.ച്‌.പി.യുടെയോ ഒന്നും പ്രക്ഷോഭങ്ങൾ അതിരുകടക്കാൻ അനുവദിക്കാതിരുന്ന അദ്ദേഹം അവരെ തമ്മിൽ ചർച്ച ചെയ്യിക്കുന്നതിൽ വിജയിച്ചു. ഇടയ്ക്ക്‌ ആക്ഷൻ കമ്മിറ്റി ചർച്ചകളിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയൊക്കെ ചെയ്തെങ്കിലും അദ്ദേഹം ശ്രമം തുടർന്നു വന്നു. ഒടുവിൽ, അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ടതാണ്. ഇരുപക്ഷവും ചർച്ച ചെയ്ത്‌ പരസ്പരമുള്ള വിട്ടുവീഴ്ചകളും തീരുമാനങ്ങളുമെടുത്തു. തികച്ചും സൌഹാർദ്ദപരമായ സാഹചര്യം ഉണ്ടായി വന്നു. ഇരുപക്ഷത്തേയും നേതാക്കൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും അന്തിമതീരുമാനം എടുക്കുകയും ചെയ്യാമെന്ന ഉറപ്പിൽ, തികച്ചും ശുഭകരമായ ഒരു അവസ്ഥയിൽ ചർച്ച ചെയ്തു പിരിഞ്ഞതാണ്. അങ്ങനെ, രണ്ടു ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാകുമെന്ന അവസ്ഥവന്ന്‌ രാജ്യം മുഴുവൻ ചന്ദ്രശേഖറിന് ആദരവും അഭിനന്ദനവും നന്ദിയും മനസ്സിൽ കരുതിയതാണ്. ബി.ജെ.പി.യൊക്കെ ചന്ദ്രശേഖറിന് സർവ്വപിന്തുണയും നൽകി. അപ്പോളതാ ഒരു അത്ഭുതനീക്കത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട്‌ കോൺഗ്രസ്‌ പാർട്ടി രായ്ക്കുരാമാനം ചന്ദ്രശേഖർ സർക്കാറിനുള്ള പിന്തുണ പിൻ‌വലിച്ചു കളഞ്ഞു!!!!!!! പിന്തുണ പിൻ‌വലിക്കുന്നതിനുള്ള കാരണമായിപ്പറഞ്ഞ കാര്യമായിരുന്നു ഏറ്റവും കൌതുകകരവും അതേ സമയം തന്നെ ഞെട്ടിപ്പിക്കുന്നതും. രാജീവ്‌ഗാന്ധിയുടെ വീടിനു സമീപം ഒരു പോലീസ്‌കാരൻ നിൽക്കുന്നതായി ആരോ കണ്ടുവത്രേ!!!! ആ പോലീസുകാരൻ സർക്കാർ ചാരനാണത്രേ!! പിന്തുണ ഇതാ പിൻ‌വലിക്കുന്നു!!!! (അത്തരമൊരു നിർണ്ണായകഘട്ടത്തിൽ ഒരു തട്ടിക്കൂട്ടുന്യായം അവതരിപ്പിച്ചുകൊണ്ടു സർക്കാറിനെ മറിച്ചിടുവാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതെന്തുകൊണ്ടാണെന്നു വളരെ വ്യക്തമാണ്. അതിന്റെ പേരിൽ, ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇനി പിറക്കാൻ പോകുന്ന തലമുറകളോടും മാപ്പു പറയേണ്ടവരാണവർ. അയോദ്ധ്യാപ്രശ്നം രമ്യമായി പരിഹരിക്കപ്പെടാൻ - ഹിന്ദുക്കളും മുസ്ലീ‍ങ്ങളും സൌഹൃദത്തിൽ തുടരുന്നതു കാണാൻ - കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അന്നും ഇന്നും അതു തന്നെയാണ് അവസ്ഥയെന്ന് ഉമ്മൻ‌ചാണ്ടിയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇതൊരു യാഥാർത്ഥ്യമാണ്. പതിറ്റാണ്ടുകൾ രണ്ടാകാൻ പോകുന്നു. പക്ഷേ സത്യം അങ്ങനെ തന്നെ അവശേഷിക്കുന്നു.) ചരിത്രപരമായ ആ മറിച്ചിടലിനു ശേഷം വന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് തമിഴ്‌നാട്ടിൽ വച്ച് രാജീവ്‌ഗാന്ധി കൊല്ലപ്പെടുന്നത്. അതെല്ലാം വിടാം. ഇടതുപക്ഷത്തിന്റെ നിലപാടുകളാണ് ഇവിടുത്തെ വിഷയമെന്നതുകൊണ്ട് അതിലേക്കു വരേണ്ടതുണ്ട്. പറഞ്ഞുവരുമ്പോൾ കൂസിസ്റ്റുകളായ രണ്ടു യു.പി.എ.ക്കാരുടെയും സ്വഭാവം പലപ്പോഴും ഒന്നു തന്നെയാണെന്നു വ്യക്തമാകുമെങ്കിലും, ഇവിടെപ്പറഞ്ഞുകൊണ്ടിരിക്കുന്നത് ഇടതുപക്ഷത്തിന്റെ കാര്യമായതുകൊണ്ട് അതിലേക്ക് ഒതുക്കേണ്ടതുണ്ട്. ശരി‌അത്ത് പ്രക്ഷോഭകാലത്ത് ഇർഫാൻ ഹബീബിനേപ്പോലുള്ള തീവ്രമാർക്സിസ്റ്റുകാരൊക്കെ മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ നിലപാടുകൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു. എന്നാൽ, പിന്നീട് മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയുടെയൊക്കെ കാലമൊക്കെയായപ്പൊളേക്കും അവരെല്ലാം മലക്കം മറിഞ്ഞു. എല്ലായ്പോഴും അവർ വരുത്താറുള്ള അതേ പിഴവു തന്നെ അവിടെയും സംഭവിച്ചു. മറുവശത്ത് ഹിന്ദുക്കളെ കാണേണ്ടതിനു പകരം “സംഘപരിവാ”റിനെ കാണുകയും അവരെ എതിർക്കേണ്ടത് പാർട്ടിക്കാരെന്ന നിലയിൽ തങ്ങളുടെ ബാദ്ധ്യതയായിക്കണ്ട് അന്ധമായി മറുപക്ഷം പിടിക്കുകയും ചെയ്തു. എല്ലാവരും ചേർന്ന് തർക്കമന്ദിരം അതേപടി നിലനിർത്തേണ്ടത് ഒരു അഭിമാനപ്രശ്നമാക്കി വളർത്തുകയും അതിവൈകാരികത കലർത്തുകയുമൊക്കെച്ചെയ്തു. അങ്ങനെയൊക്കെ പ്രശ്നത്തെ വളർത്തി വലുതാക്കിയതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് അനിഷേധ്യമാണ്. അമ്പലം നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവുകൾ സമർപ്പിക്കാൻ ഇരു പക്ഷത്തോടും ആവശ്യപ്പെട്ടപ്പോൾ, മുസ്ലീം ചരിത്രകാരന്മാരുടേതടക്കം ഗ്രന്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് പരമാവധി തെളിവുകൾ അവതരിപ്പിക്കാനാണ് ഹിന്ദുക്കളായ സമരക്കാർ ശ്രമിച്ചത്. എന്നാൽ, അതിനെ ഖണ്ഡിക്കുവാനായി, ഏതൊക്കെയോ ചില ചിത്രകഥകളിൽ നിന്നും മറ്റും ഉദ്ധരണികളെടുത്ത് "രാമൻ ജീവിച്ചിരുന്നില്ല" എന്ന വിചിത്രമായ മറുവാദം ഉന്നയിച്ചവരുടെയൊപ്പമാണ് ഇടതുപക്ഷം നിലകൊണ്ടത്! എന്തു വന്നാലും മന്ദിരത്തെ തൊടരുത് എന്നൊരു അന്ധമായ നിലപാടല്ലാതെ, എല്ലാവരുടെയും വികാരങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചുകൊണ്ടുള്ള യുക്തിസഹമായ നീക്കങ്ങൾ യാതൊന്നും അവർ നടത്തിക്കണ്ടില്ല. “രാമക്ഷേത്രം നിലനിന്നിരുന്നു”വെന്നതിന്റെ തെളിവുകൾ അവതരിപ്പിക്കപ്പെടുമ്പോൾ അതിനെ ഖണ്ഡിക്കുവാനായി “രാമൻ ജീവിച്ചിരുന്നില്ല” എന്നു വാദിക്കുന്നതിലെ മണ്ടത്തരത്തിന്റെ ആഴം ഇടതുപക്ഷം ഇനിയും മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. (പിന്നീട് രാമസേതു സംബന്ധിച്ച ആവശ്യങ്ങളേക്കുറിച്ചു പ്രതികരിക്കുമ്പോളും അതേ മണ്ടത്തരമാണ് അവർ കാണിച്ചത്. രാമസേതു തകർക്കാതെയുള്ള മറ്റ് അലൈന്മെന്റുകൾ പരിഗണിക്കണമെന്ന അപേക്ഷയുയരുമ്പോൾ, ജനങ്ങളുടെ വികാരങ്ങളെ പുച്ഛിച്ചുതള്ളുക മാത്രമല്ല – ശ്രീരാമനെ മദ്യപാനിയെന്നു വിളിക്കുകയും മറ്റ് അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്ത കരുണാനിധിയെ പരസ്യമായി പിന്തുണയ്ക്കാൻ ഉത്സാഹം കാട്ടുകയാണ് ഇടതുപക്ഷം ചെയ്തത്. ഹിന്ദുക്കളുടെ മതപരമായ വികാരങ്ങളേയും ന്യായവും നിർദ്ദോഷവുമായ ആവശ്യങ്ങളേയുമൊക്കെ ആക്ഷേപിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ ഇടതുപക്ഷചിന്തകർ ഒരു പ്രത്യേക ആനന്ദം തന്നെ കണ്ടെത്തുന്നതായി തോന്നിയിട്ടുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾ മുതലെടുത്തുകൊണ്ടും “ബ്രാഹ്മണ്യം” എന്നൊരു വാക്കിനെ പൈശാചികവൽക്കരിച്ചും ഇടതുപക്ഷം ഹിന്ദുനിന്ദയ്ക്കു പറ്റിയ ഒരു പ്രത്യയശാസ്ത്രപശ്ചാത്തലം ഒരുക്കി വച്ചിട്ടുമുണ്ട്.) എന്തെങ്കിലും ഒരു തർക്കമോ മറ്റു പ്രശ്നങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ, മുസ്ലീങ്ങൾക്ക് എതിരായേക്കുമെന്നു പൊതുവെ തോന്നിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാൻ പോയിട്ട് അത്തരമൊരു സൂചന നൽകാൻ പോലും തന്റേടമില്ലാത്തവരാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളുമൊക്കെയടങ്ങുന്ന കൂസിസ്റ്റു പ്രസ്ഥാനങ്ങൾ. South Asia Analysis Group – ന്റെ അയോദ്ധ്യയേക്കുറിച്ചുള്ള ഒരു പേപ്പറിൽ നിന്നുള്ള ഒരു ഭാഗം ചുവടെ കൊടുത്തിരിക്കുന്നു. In 1990 Prime Minister Chandrashekhar convened a meeting of the leaders of Babari Mosque Action Committee and the VHP. While the VHP leaders turned up for the meetings with documents in support of their claim, the BMAC unilaterally withdrew from the meeting. This gave an impression that BMAC was not confident to substantiate its claim with authentic evidence. Ironically the anti-temple political parties remained silent over this attitude of BMAC leaders, as they did not like to antagonise the Muslims. ഇതിലെ അവസാനഭാഗം ശ്രദ്ധേയമാണ്. മുസ്ലീങ്ങൾ പിണങ്ങിയേക്കും എന്ന അവസ്ഥയുള്ളൊരു തീരുമാനമെടുക്കാൻ - ന്യായമാണെന്ന്‌ എത്രത്തോളം ഉറപ്പുള്ള കാര്യമാണെങ്കിലും ശരി - ഇന്നാട്ടിലെ കൂസിസ്റ്റുപ്രസ്ഥാനങ്ങൾക്കു തരിമ്പും തന്റേടമില്ല. ഈയൊരു കീഴടങ്ങൽ മനോഭാവം അവസാനിക്കാത്തിടത്തോളം കാലം ഇവിടുത്തെ പല പ്രശ്നങ്ങളും അവസാനിക്കുകയുമില്ല. ഇത്തരത്തിലുള്ള കീഴടങ്ങലിനേക്കാളും അങ്ങേയറ്റം ആപത്ക്കരമായത്, തീവ്രനിലപാടുകാരായ മുസ്ലീങ്ങളുടെ മതവികാരങ്ങളെ ഉജ്ജ്വലിപ്പിച്ചതിനു ശേഷം അവർക്കൊപ്പം നിൽക്കുന്നതു തങ്ങളാണെന്നു വരുത്തിക്കൊണ്ടു വോട്ടുനേടാനുള്ള കൂസിസ്റ്റുകക്ഷികളുടെ പരിശ്രമമാണ്. “പള്ളി” പൊളിച്ചു - മുസ്ലീങ്ങൾക്കെതിരായ നീക്കമാണ് – മുസ്ലീങ്ങളെ പുറത്താക്കാനുള്ള(!) നീക്കമാണ് - എന്നൊക്കെയുള്ള മട്ടിൽ വമ്പിച്ച കുപ്രചാരണം നടത്തിയത് കൂടുതലും തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഇടതുപക്ഷവുമൊക്കെയാണ്. തികഞ്ഞ അസംബന്ധം മാത്രം കലർന്ന ആ വാദഗതികൾ കേൾക്കുമ്പോൾ, ഹിന്ദുക്കൾക്ക് അതിലെ കഥയില്ലായ്മ എളുപ്പം തിരിച്ചറിഞ്ഞു പൊട്ടിച്ചിരിക്കാൻ കഴിഞ്ഞേക്കും. കാര്യങ്ങളുടെ കിടപ്പു മനസ്സിലാക്കാനുള്ളത്ര തിരിച്ചറിവുള്ള മുസ്ലീങ്ങൾക്കും അതിലെ പൊള്ളത്തരം മനസ്സിലാകും. എന്നാൽ, ബാക്കിവരുന്ന മുസ്ലീങ്ങളിൽ കുറച്ചുപേരെങ്കിലും അത്തരം വാദഗതികളാൽ സ്വാധീനിക്കപ്പെട്ടുപോകും. അത് അപകടകരമാണ്. അത്തരം അപകടങ്ങളേക്കുറിച്ചല്ല – തങ്ങളുടെ വോട്ടുകൾ എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനേക്കുറിച്ചാണ് കൂസിസ്റ്റുകൾ എല്ലായ്പ്പോഴും ആശങ്കപ്പെട്ടുകാണാറ്. വാസ്തവത്തിൽ, തർക്കമന്ദിരം തകരാൻ ഇടയായതിനു പിന്നിലെ അടിസ്ഥാനവികാരമെന്നതു പള്ളിക്കോ മുസ്ലീങ്ങൾക്കോ എതിരെ പോലുമായിരുന്നില്ലെന്നു മനസ്സിലാക്കാൻ എത്രയോ നിസാരമായ യുക്തിചിന്തയും ലളിതമായ രാഷ്ട്രീയബോധവും മതി. മുസ്ലീങ്ങളുടെ സകല ആവശ്യങ്ങൾക്കും മുന്നിൽ ന്യായാന്യായങ്ങൾ പരിഗണിക്കാതെ എല്ലായ്പ്പോഴും മുട്ടുകുത്തുകയും അതേസമയം തന്നെ ഹിന്ദുവികാരങ്ങൾ ഒന്നൊഴിയാതെ സകലതിനേയും സമ്പൂർണ്ണമായി അവഗണിക്കുകയും ചെയ്തുകൊണ്ടിരുന്ന അധികാരിവർഗ്ഗത്തോടു തന്നെയായിരുന്നു അമർഷമത്രയും. പകൽ പോലെ വ്യക്തമായിരുന്നു ആ വികാരം. അത് അണപൊട്ടുമെന്നു തീർച്ചയായ ഒരു ഘട്ടമെത്തിയിട്ടുപോലും അതു പരിഹരിക്കാൻ കഴിയാതിരുന്ന ഭരണകൂടങ്ങൾ (സംസ്ഥാനഗവണ്മെന്റടക്കം) തീർച്ചയായും പ്രതിക്കൂട്ടിലുമാണ്. വാസ്തവത്തിൽ, നാലുചുറ്റും അമ്പലങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു കിടന്ന – പതിറ്റാണ്ടുകളായി പ്രാർത്ഥനയ്ക്കൊന്നും ഉപയോഗിക്കാതിരുന്ന - ആ കെട്ടിടത്തെ, ആക്രമണകാരിയായ ഒരു വിദേശിയുടെ സ്മാരകമന്ദിരം എന്ന നിലയിലല്ലാതെ ഒരു ആരാധനാലയം എന്ന നിലയിലായിരുന്നില്ല തദ്ദേശവാസികളായ ഹിന്ദുക്കൾ കണ്ടിരുന്നത് എന്നതു വളരെ വ്യക്തമാണ്. എന്നിട്ടുപോലും അതിലെ പള്ളി എന്ന ഘടകത്തിന് ബഹുമാനം കൊടുക്കാനവർ തയ്യാറായി. അതുകൊണ്ടാണവർ അക്കാലത്ത് കാലുപിടിച്ചപേക്ഷിച്ചത് - തങ്ങൾക്ക് ഈ സ്ഥലം മാത്രമേ വിട്ടു തരേണ്ടൂ - കെട്ടിടമല്ല പ്രശ്നം - മറ്റൊരു സ്ഥലത്ത് ഇതിലും മികച്ച ഒരു പള്ളി തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കി പണിതു തരാം - എന്ന്. പക്ഷേ കേട്ടില്ല. ഇനിയിപ്പോൾ, മഥുരയുൾപ്പെടെ മറ്റുക്ഷേത്രങ്ങളിലും സമാനമായ ആവശ്യമുന്നയിച്ചേക്കുമോ എന്നു കരുതുകയും വേണ്ട – കൃഷ്ണജന്മസ്ഥാനവും തകർത്ത് പള്ളിയുണ്ടാക്കിയിരുന്നു എന്ന കാര്യമടക്കം മറ്റനേകം ക്ഷേത്രധ്വംസനങ്ങളും എന്നേയ്ക്കുമായി മറക്കാം എന്നെല്ലാം ഉറപ്പു തരാമെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കപ്പെട്ടു. രാമജന്മസ്ഥലമെന്ന തുണ്ടുഭൂമി മാത്രം തിരിച്ചുലഭിക്കാനായി മറ്റെന്തുവിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു ഹിന്ദുക്കൾ. പക്ഷേ കേട്ടില്ല. മരിച്ചാലും സമ്മതിക്കില്ലെന്ന ബലം പിടുത്തമായിരുന്നു ചിലർക്ക്. ആരെന്തു പറഞ്ഞാലും ശരി - അയോദ്ധ്യയിലെ തർക്കമന്ദിരം അനങ്ങാനേ പാടില്ലെന്ന ബലം പിടുത്തമായിരുന്നു. പിന്നീട് അമർനാഥ് പ്രശ്നത്തിൽക്കണ്ട മട്ടിൽ അനാവശ്യവും അപക്വവുമായ അതേ ബലം പിടുത്തം. അത്തരം ബലംപിടുത്തങ്ങൾക്കൊടുവിൽ ആയിരത്തിത്തൊള്ളായിരത്തിത്തൊണൂറ്റിരണ്ടിൽ അയോദ്ധ്യയിൽ തകർന്നു വീണത് ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കെട്ടിടമല്ല. ആയിരം വർഷത്തെ അടിമത്തത്തിനു ശേഷം ഒടുവിൽ ജനാധിപത്യമെത്തിയിട്ടുപോലും തുടർച്ചയായി അധികാരിവർഗ്ഗത്തിന്റെ ആട്ടും തുപ്പും മാത്രം കേൾക്കാൻ വിധിക്കപ്പെടുകയും അതേസമയം തന്നെ ഭൂരിപക്ഷം എന്നു വിളിച്ച് ആക്ഷേപിക്കപ്പെടുകയും ചെയ്തിരുന്ന അശരണരായ ഒരു ജനതയുടെ ക്ഷമയുടെ നെല്ലിപ്പലകയാണ് യഥാർത്ഥത്തിൽ അന്നവിടെ തകർന്നുവീണത്. അതും, അവിടെ തടിച്ചുകൂടിയിരുന്ന ആയിരങ്ങളിൽ വളരെച്ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രവൃത്തി. ഇനിയിപ്പോൾ അഥവാ അതൊരു ആരാധനാകേന്ദ്രമായിരുന്നു എന്നു പറഞ്ഞേതീരൂ എന്നു ശഠിക്കുന്നവരുണ്ടെങ്കിൽ, അവിടുത്തെ ക്ഷേത്രം വീണ്ടുമൊരിക്കൽക്കൂടി തകർക്കപ്പെട്ടുവെന്നാണവർ പറയേണ്ടത്. ഇത്തവണ മതഭ്രാന്തനായ ഒരു ഭരണാധികാരിയല്ല – മതപ്രീണനഭ്രാന്തന്മാർ നയിച്ച ഒരു കൂസിസ്റ്റുഭരണകൂടമാണ് അതിനിടയാക്കിയത് എന്നുകൂടി ചേർത്തു പറയുകയും വേണം. 1934-നു ശേഷം മുസ്ലീങ്ങൾ ആരാധനയ്ക്ക് ഉപയോഗിക്കാതിരുന്നതും 1949-നു ശേഷം ഹിന്ദുക്കൾ ആരാധന നടത്തി വന്നിരുന്നതുമായ ഒരു സ്ഥലമെന്ന നിലയ്ക്ക് അക്ഷരാർത്ഥത്തിൽ അതൊരു ക്ഷേത്രം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വി.പി.സിംഗ് തന്നെ അത്തരത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷമയാണോ ക്ഷേത്രമാണോ തകർന്നതെന്ന് ആളുകൾ യുക്തം പോലെ തീരുമാനിക്കട്ടെ. എന്തായാലും, മുസ്ലീങ്ങളെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വം പദ്ധതിയിട്ടു ‘പള്ളി’ തകർത്തു എന്നൊക്കെ ആരെങ്കിലും ബോധപൂർവ്വം ഇപ്പോളും വാദിക്കുന്നെങ്കിൽ, അയാൾ ഒന്നെങ്കിൽ എന്തെങ്കിലുമൊരു മാനസികവൈകല്യമുള്ളയാളോ അല്ലെങ്കിൽ ഒരു കൂസിസ്റ്റോ അതുമല്ലെങ്കിൽ ഇതു രണ്ടും ചേർന്നയാളോ ആയിരിക്കുമെന്നു തീർച്ച. ഭാരതത്തിൽ മുസ്ലീങ്ങളുടെ ആരാധനാസ്വാതന്ത്ര്യം തടയാനോ പള്ളിപൊളിക്കാനോ ഒന്നും ആരും ശ്രമിക്കുന്നുമില്ല – അതിന്റെയൊന്നും പിന്നാലെ നടക്കാൻ ആർക്കും സമയവുമില്ല. അങ്ങനെയൊക്കെ ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും എന്തോ ഗുഢോദ്ദേശത്തോടെയാണ് അതു ചെയ്യുന്നത്. മുസ്ലീങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം ലഭിക്കാത്ത ഏതെങ്കിലും പള്ളി ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ ശക്തമായ എന്തെങ്കിലും കാരണവുമുണ്ടാകും. കേരളത്തിൽ ആകെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാവുന്നത് മാറാട്ടെ പള്ളിയാണ്. അവിടെ എന്തുകൊണ്ടാണു കയറാനാവാത്തത് എന്നതിന്റെ ഉത്തരം ഇവിടുത്തെ നിയമവിദഗ്ദ്ധർ പറയട്ടെ. അതല്ലെങ്കിൽ, കൂട്ടക്കൊലയ്ക്കു ശേഷം അവിടുത്തെ തറയിലെ രക്തം മായ്ച്ചു കളയാൻ സഹായിച്ച ജനപ്രതിനിധി പറയട്ടെ. അതല്ല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിയായ മുസ്ലീം ലീഗു പറയട്ടെ – അതുമല്ലെങ്കിൽ, അദ്ദേഹത്തിനു മന്ത്രിസ്ഥാനം കൊടുത്ത കോൺഗ്രസോ അതിനു നാലുകൊല്ലം പിന്തുണ നൽകിയ കമ്മ്യൂണിസ്റ്റുകളോ പറയട്ടെ. തർക്കമന്ദിരം തകർന്നുവീണതു പോലെയുള്ള സംഭവങ്ങളൊക്കെയുണ്ടാകുമ്പോൾ അവയെയെല്ലാം യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് പക്വതയോടെ നേരിടുന്നതിനു പകരം ആ അവസരം മുതലെടുത്ത് വർഗീയവികാരം വീണ്ടുമിളക്കി രാഷ്ട്രീയമായി പരമാവധി നേട്ടമുണ്ടാക്കാൻ മാത്രമാണ് ഇടതുപക്ഷം തീർച്ചയായും ശ്രമിച്ചത്. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി ഏതറ്റം വരെ പോകാനും മടിക്കാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. ‘രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു’വെന്നൊക്കെയുള്ള ആരോപണങ്ങളൊക്കെ അവർ ഒരു ആത്മവിമർശനത്തിനു വേണ്ടിയായിരുന്നു യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടിയിരുന്നത്. മുസ്ലീം വർഗ്ഗീയതയ്ക്കു വളം വയ്ക്കുക – തീവ്രനിലപാടുകാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക – എന്നിട്ട് തങ്ങൾ വർഗ്ഗീയതയ്ക്കെതിരെ പോരാടുകയാണെന്നു വീമ്പിളക്കുക. ഇത്തരത്തിൽ പരിഹാസ്യവും വഞ്ചനാപരവുമായ നിലപാടുകളായിരുന്നു ഇന്നത്തേതുപോലെ തന്നെ അന്നും സി.പി.എമ്മിന്റെ നയങ്ങളിൽ പ്രതിഫലിച്ചുകൊണ്ടിരുന്നത്. സ്വീകാര്യമായ മറ്റൊരിടത്ത് ഹിന്ദുക്കൾ തന്നെ ചേർന്ന് പുതിയ പള്ളി പണിതു നൽകാം എന്ന നിർദ്ദേശമൊക്കെ രാജ്യത്ത് അനവധി മുസ്ലീങ്ങൾക്ക് സ്വീകാര്യമായിരുന്നു. ആ നിർദ്ദേശവും, അവയുൾപ്പെടെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ പലതും അട്ടിമറിച്ചു കൊണ്ട് തർക്കമന്ദിരമെന്നാൽ മുസ്ലീങ്ങളുടെ ജീവവായുവിനു തുല്യമായ എന്തോ ഒന്നാണെന്നും അതിൽ തൊടാനേ പാടില്ല എന്നുമുള്ള ഒരു തരം വികാരം വളർത്തിയെടുത്തവർ ഇന്ത്യൻ മുസ്ലീങ്ങളോടും ഹിന്ദുക്കളോടും ഒരുപോലെ കൊടും ചതിയാണു ചെയ്തത്. ആ ചതിയന്മാരുടെ കൂടെയാണ് ഇടതുപക്ഷം നിലകൊണ്ടത്. ഷാഹ്ബാനുകേസിലും, രാമജന്മഭൂമിപ്രശ്നത്തിലും അമർനാഥ്‌വിഷയത്തിലുമെല്ലാം – തീവ്രനിലപാടുകാരായ ചിലരുടെ വാദങ്ങൾക്കു കോൺഗ്രസ് ഭരണകൂടങ്ങൾ വളരെപ്പെട്ടെന്നു വഴങ്ങിയത് – എങ്ങനെയും നാലു വോട്ടു സംഘടിപ്പിക്കാനുള്ള തത്രപ്പാടിൽ ഇടതുപക്ഷം അന്ധമായ മുസ്ലീം പക്ഷപാതവും ഹിന്ദുവിരുദ്ധതയും മറയില്ലാതെ തുടരുന്നത് - ഇതൊക്കെയാണോ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് – അതോ ആരെങ്കിലും മനപ്പൂർവ്വം മുസ്ലീങ്ങളെ ഉപദ്രവിക്കാനായി മാത്രം “സംഘടിപ്പിക്കുന്ന” പ്രശ്നങ്ങളാണോ ഇവിടെക്കാണുന്ന പലതും എന്ന് ആലോചനാശേഷിയുള്ളവർ ചിന്തിച്ചു തീരുമാനിക്കട്ടെ. മനുഷ്യർക്കു ദൈവം ബുദ്ധികൊടുത്തിരിക്കുന്നത് ചിന്തിക്കാനല്ലെങ്കിൽ‌പ്പിന്നെ എന്തിനാണ്? തർക്കമന്ദിരത്തിന്റെ തകർച്ചയ്ക്കുശേഷമാണ് ഇന്ത്യയിൽ തീവ്രവാദം ഉണ്ടായത് എന്ന ചില ഇടതുപക്ഷചിന്തകരുടെ വാദവുമതെ - തികഞ്ഞ അസംബന്ധമാണ്. തീവ്രവാദികളെ ന്യായീകരിച്ചാൽ അവരുടെ പിന്തുണ ലഭിക്കുകയും ചെയ്യും - ഒപ്പം ഹിന്ദുസംഘടനകളെ ആക്ഷേപിക്കുകയുമാവാം എന്ന ഒരു തരം ഇരുതലപ്രയോഗത്തിനുള്ള ശ്രമം മാത്രമാണത്. സത്യത്തിൽ, ആപ്പറയുന്നതിന്റെ നേരേ തിരിച്ചാണു യാഥാർത്ഥ്യം. തീവ്രവും അനാവശ്യവുമായ വാദങ്ങളാണ് മന്ദിരം തകർക്കപ്പെടാൻ ഇടയാക്കിയത്. അതുപോലെ തന്നെ തീവ്രമായ വാദങ്ങൾ വളരെ മുമ്പേതന്നെ ഉണ്ടായിരുന്നു. അവയിൽ ചിലതാണ് ഈ രാജ്യം വിഭജിക്കപ്പെടാൻ വരെ ഇടയാക്കിയത്. ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ നേട്ടങ്ങൾ ഒപ്പം നിന്നനുഭവിക്കേണ്ട ഒരു ജനത ഇപ്പോൾ തകർന്ന ഒരു രാജ്യത്തിന്റെ കഷ്ടതകളനുഭവിച്ചു കഴിയേണ്ട ഗതികേടുണ്ടാക്കിവച്ചതും. ചന്ദ്രനിലേക്കു സ്വന്തം പതാകയെത്തിച്ച രാജ്യമെന്ന നിലയ്ക്ക് ലോകം ഭാരതത്തെ അഭിനന്ദിക്കുമ്പോൾ, ആഗോളഭീകരവാദത്തിന്റെ ഉറവിടമെന്ന വിളിപ്പേരുമായി പാകിസ്ഥാൻ ലോകജനതയ്ക്കു മുമ്പിൽ വിളറി നിൽക്കുകയാണ്. ഒരേ ജനത – ഒരേ രക്തം – ഒരേ ജീൻ - ഒരേ പാരമ്പര്യം. പക്ഷേ അറുപതു വർഷങ്ങൾക്കു ശേഷം അനുഭവം വ്യത്യസ്തം. എന്തിനായിരുന്നു ആ വിഭജനഭ്രാന്തെന്ന് ആലോചിക്കാൻ തയ്യാറുള്ളവർ ആരെങ്കിലും അതിർത്തിക്കപ്പുറം ഇപ്പോളും അവശേഷിക്കുന്നുണ്ടോ എന്ന് ആർക്കറിയാം! അതു മറ്റൊരു വിഷയമാണ്. അതു വിടാം. ഇടതുപക്ഷത്തിന്റെ നിലപാടുകളാണല്ലോ ഇവിടുത്തെ വിഷയം. രാജ്യം രണ്ടായി വിഭജിച്ചില്ലെങ്കിൽ ചോരപ്പുഴയൊഴുക്കും എന്നു ഭീഷണിപ്പെടുത്തിയ തീവ്രവാദികൾക്കൊപ്പമാണോ - അതോ രണ്ടല്ല – അഞ്ചായിട്ടാണു - വിഭജിക്കേണ്ടതെന്നു പറഞ്ഞ തീവ്രവാദികൾക്കൊപ്പമാണോ ഇടതുപക്ഷം നിലകൊണ്ടത് എന്നതു മറ്റൊരു വിഷയമാണ്. അതേപ്പറ്റി പിന്നീടാവാം. ---------------------------- Click here to download the pdf version of this article. ---------------------------- തുടർന്നുള്ള ഭാഗങ്ങൾ:- ഇറാന്റെ ബോംബ് സദ്ദാം വധം തസ്ലീമ – ‘ലജ്ജ’യില്ലാതെ! ഗോധ്രാനന്തര കലാപം ഒറീസ – പോസ്റ്റർ പ്രചാരണം അതിസം, ഇതിസം ആൻഡ്‌ ഫാസിസം കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി! ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും? മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ കോയമ്പത്തൂർ - ‘വിചാരണകൂടാതെ’ വിധിപ്രഖ്യാപനമോ? Posted by Unknown at 1/25/2009 12:07:00 PM 10 comments: Labels: തീവ്രവാദപ്രോത്സാഹനം December 07, 2008 മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും ആമുഖം (Click here to skip this introduction) ‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്. ആദ്യഭാഗങ്ങൾ ഇവിടെ:- കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ … കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ തീവ്രവാദത്തെ ‘കൊച്ചാക്കൽ’ (പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണിവയിൽ. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.) മാറാടും മാർക്സിസ്റ്റുകളും മലയാളത്തിലെ അഭിനേതാക്കളിൽ, ഇടതുപക്ഷ ആഭിമുഖ്യം ഇപ്പോളും തുടരുന്ന ചിലർ അതു മറച്ചുവയ്ക്കാതെ തന്നെ ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത്, മദനിയുടെ ഭാര്യ ഇടതുമുന്നണിയ്ക്കു വേണ്ടി പ്രചാരണം ആരംഭിച്ചപ്പോൾ, നടൻ മുരളിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് ഓർമ്മ. ഇതിന്റെ മറുവശത്ത്, ചില ഇടതുനേതാക്കൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതും ശ്രദ്ധേയമാണ്. മാറാടു കൂട്ടക്കൊലക്കേസിൽ അന്വേഷണവും വിചാരണയും വിധിനിർണ്ണയവുമൊക്കെ കഴിഞ്ഞ് വിധി പ്രസ്താവിക്കാൻ ഒരുങ്ങുമ്പോളാണ് ആഭ്യന്തരമന്ത്രി ഒരു ആവശ്യം മുന്നോട്ടു വച്ചു കണ്ടത്. മാറാടു കൂട്ടക്കൊലക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമത്രേ! ചരിത്രപരമായ മലക്കം മറിച്ചിൽ! ഇനിയിപ്പോൾ എന്നന്വേഷിച്ച് എന്തു കണ്ടു പിടിക്കണമെന്നാണോ എന്തോ? ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ആവശ്യപ്പെട്ടതാകട്ടെ “എൻ.ഡി.എഫിന്റെ വിദേശബന്ധം അന്വേഷിക്കണ”മെന്നായിരുന്നു! :-) ഒന്നാന്തരം പ്രഹസനവും അതിനൊത്ത അഭിനയവും എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ചൊന്നും പറയേണ്ടതില്ല. പെട്ടെന്നിങ്ങനെയൊക്കെ ഓരോ വെളിപാടുണ്ടാകുന്നതു വരെ, എന്തായിരുന്നു എല്ലാവരുടേയും നിലപാടെന്നും, എന്താണിപ്പോൾ ഒരു നയം‌മാറ്റത്തിനു കാരണമെന്നും ചോദിക്കാതെ വയ്യ. മാറാട്ടെ കൂട്ടക്കൊലയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന – സംഘടനകളുടെ പങ്ക് – വിദേശബന്ധം – ഇവയേപ്പറ്റിയൊക്കെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ വന്നിട്ട് കാലമൊരുപാടായതാണ്. പക്ഷേ, വിശദമായി അതൊക്കെയൊന്ന്‌ അന്വേഷിക്കണമെന്ന് ഇതുവരെയാർക്കും തോന്നിയതായിക്കണ്ടിരുന്നില്ല. എൻ.ഡി.എഫിന്റെ വിദേശബന്ധമൊന്നുമല്ല – മറിച്ച്, കേരളത്തിലെ ചില ഹൈന്ദവമഠങ്ങൾക്കും ആത്മീയപ്രവർത്തകർക്കുമൊക്കെ വിദേശത്തുനിന്നും ധനസഹായം കിട്ടുന്നുവെന്നതായിരുന്നു ഇത്രയും കാലം ഒരു വലിയ പ്രശ്നമൊക്കെയായി മാർക്സിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുബന്ധമുള്ള ചില ക്രിമിനലുകൾ കുറച്ചുനാൾ കാവിയുടുത്തു നടന്നതിന്റെ പേരിൽ ആരാധ്യരായ ആത്മീയാചാര്യന്മാരെ പലരേയും താറടിക്കാനും ശാരീരികമായും മാനസികമായുമൊക്കെ ഉപദ്രവിക്കാനുമായിരുന്നു അവർ സമയം ചെലവഴിച്ചിരുന്നത്. തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ വിദേശബന്ധവും ധനസ്രോതസ്സുമൊക്കെ അന്വേഷിക്കണമെന്ന് ഇതുവരെ തോന്നാതിരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടവ തന്നെയാണ്. മാറാടു കേസുകളിലെ പ്രതിപ്പട്ടികയിലെ സി.പി.എം. മുഖങ്ങളേപ്പറ്റി ആലോചിച്ചുകൊണ്ടുതന്നെ വേണം അത്തരമൊരു അന്വേഷണം ആരംഭിക്കാൻ. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന ആദ്യകലാപത്തിലെ പ്രതികളിൽ സി.പി.എമ്മുകാരുടെ എണ്ണം എഴുപത്തിയെട്ടാ(78)ണത്രേ. രണ്ടാമതു നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ പ്രതികളുടെ എണ്ണം നാൽപ്പത്തിമൂന്നും(43). ഒരു അന്വേഷണം വേണമെന്നൊക്കെ തോന്നാതിരുന്നതിനു പിന്നിൽ അതായിരിക്കുമോ കാരണമെന്നറിയില്ല. എന്തായാലും, ഒരുകാര്യം ശ്രദ്ധേയമാണ്:- ഇപ്പോളീ കണ്ട ആവേശം പുതുതാണ്. അതിൽ ആത്മാർത്ഥതയില്ലെന്നു തീർച്ചയുമാണ്. എൻ.ഡി.എഫിന്റെ മുഖപത്രം ഗൾഫിൽ പ്രചരിപ്പിക്കുന്നതിനു തടസ്സം നിന്നതായി അനുഭവപ്പെട്ട ഒരാൾ നാട്ടിൽ വന്നിട്ട് തിരിച്ചുപോകാനായി എയർപോർട്ടിലേക്കു പോകുമ്പോൾ, വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. അതൊന്നും ഒരു പക്ഷേ മാർക്സിസ്റ്റുകൾ അറിഞ്ഞിരിക്കില്ല. അറിഞ്ഞെങ്കിൽത്തന്നെ ആകസ്മികമായിത്തോന്നിയിരിക്കണം. എന്തായാലും, അന്നൊന്നും ഈ വിദേശബന്ധത്തേപ്പറ്റി അനങ്ങിക്കണ്ടില്ല. മാറാട്ട് കൂട്ടക്കൊലയ്ക്കു ശേഷം, അതിനു പിന്നിൽ പ്രവർത്തിച്ചവരെ സമ്പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നുവോ മാർക്സിസ്റ്റുകാർ പ്രതികരിച്ചത് എന്നൊന്ന് ഓർത്തു നോക്കുന്നതു നന്നായിരിക്കും. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തിൽ, ചടങ്ങിനുള്ള പ്രസ്താവനകൾ നടത്തിയതല്ലാതെ, അടിത്തട്ടിൽ നോക്കിയാൽ അനങ്ങാപ്പാറ നയം തന്നെയായിരുന്നു. രഹസ്യമായി ആഘോഷിച്ചിട്ടു പോലുമുണ്ടാവും എന്നാരെങ്കിലും സംശയിച്ചാലും കുറ്റം പറഞ്ഞുകൂടാ. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റുമായ സ്ത്രീകൾ വളരെ ക്ഷോഭത്തോടെയും അതിവൈകാരികതയോടെയും പ്രതികരിച്ച ചില സന്ദർഭങ്ങളിൽ, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവരെ അധിക്ഷേപിക്കുകയും മാത്രം ചെയ്തതും മറക്കാവതല്ല. മാർക്സിസ്റ്റുകളുടെ മാത്രമല്ല – പ്രതികരണക്കാർ പലരുടെയും ശൈലി ഏതാണ്ട് ഒന്നു തന്നെയായിരുന്നു. ആദ്യമൊക്കെ സകലരും മിണ്ടാതിരുന്നു. അരയസമുദായം തിരിച്ചടിക്കുമെന്നും പ്രതികരണം അപ്പോളാവാമെന്നും കരുതി കുറച്ചുനാൾ കാത്തിരുന്നു. അവർ പക്ഷേ അത്ഭുതകരമായ സംയമനം പാലിക്കുന്നുവെന്നും ഇനിയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ ചിലർ കാത്തിരുപ്പു മതിയാക്കി ചാടിയിറങ്ങി പ്രകടനങ്ങൾ നടത്തിത്തുടങ്ങി. കേരളം സ്തംഭിപ്പിച്ചുകളയുമത്രേ - എന്താകാര്യം? - “മറിയംബിയുടെ പുനരധിവാസം താമസിക്കുന്നു”!!! അല്ലാതെ, കൂട്ടക്കൊലയല്ല പ്രശ്നം! ലഘുവായ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഊതിവീർപ്പിച്ച് വർഗ്ഗീയമായി ആളിക്കത്തിച്ച് രാഷ്ട്രീയമായി അതു മുതലെടുക്കാൻ മാർക്സിസ്റ്റുകൾ നടത്തിയ തന്ത്രം വിജയമായതാണു മാറാട്ടു കണ്ടതെന്ന് അവിടുത്തെ സാഹചര്യങ്ങളറിയാവുന്ന അനവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നമുക്കു മാർക്സിസ്റ്റുവിരോധികൾ എന്നു വിളിക്കാം. പക്ഷേ നാം നേരിട്ടു കണ്ടതും കേട്ടതുമായ മറ്റു പലതിൽ നിന്നും നാം എന്തു മനസ്സിലാക്കണം എന്നതാണൊരു ചോദ്യം. ഇരു സമുദായത്തിലും പെട്ട ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു ആദ്യസംഭവത്തിൽ. അതിലൊരാളുടെ മകൻ നടത്തിയ പ്രതികാരം മാത്രമാണ് പിന്നീട് കൂട്ടക്കൊലയിൽ കണ്ടത് - എട്ടു പേർ പൂർണ്ണമായും ഡസനിൽപ്പരം ആളുകൾ ഭാഗികമായും നിർജ്ജീവമാകാൻ ഇടയാക്കിയത് - എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മാർക്സിസ്റ്റുകൾ! അത്തരമൊരു പ്രതികാരം മാത്രമായിരുന്നെങ്കിൽ, പുറത്തുനിന്നുള്ള അനേകം ആളുകൾ ഉൾപ്പെടാനിടയായതെങ്ങനെ – എന്ന ലളിതമായ ചോദ്യത്തിനു പോലും മറുപടിയുണ്ടായില്ല. വിദേശത്തു നിന്നുള്ള ഇടപെടൽ, വിവിധ സംഘടനകളുടെ പങ്ക്, മാസങ്ങൾ നീണ്ട ഗൂഢാലോചന - എല്ലാത്തിനേയും അങ്ങേയറ്റം നിസാരവൽക്കരിക്കുകയാണു സി.പി.എം. ചെയ്തത്! മനുഷ്യർ "പ്രതികാരം" ചെയ്യുമെന്ന് അവർ ആദ്യമായും അവസാനമായും വാദിച്ചു കണ്ടതും ഈ സംഭവത്തിലാണ്. അതുപോട്ടെ. ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല. “മാറാട് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുസ്ലിം മതമൌലികവാദികൾ, ഭീകരർ, മറ്റുശക്തികൾ എന്നിവരുൾപ്പെട്ട വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. (അധ്യായം 10 – പേജ് 254 – ഖണ്ഡിക 2)” മാർക്സിസ്റ്റുകാർ ഇതിനെയൊക്കെ നിസാരവൽക്കരിച്ചുകൊണ്ട് മിണ്ടാതിരിക്കുകയാണോ ചെയ്തത് അതോ ആ കണ്ടെത്തലിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമനസാഹിത്യങ്ങളുടെ പ്രളയം തന്നെയുണ്ടായോ എന്നു വിവേകമുള്ളവർ ചിന്തിച്ചു നോക്കട്ടെ. റിപ്പോർട്ടിൽ നിന്നു ലഭിക്കുന്ന മറ്റു ചില വിവരങ്ങൾ ഇങ്ങനെ:- മുസ്ലീങ്ങളിൽ ഒരു വിഭാഗം പേർ മാറാടു കടപ്പുത്തുണ്ടായിരുന്ന ക്ഷേത്രത്തിനോടു ചേർന്ന് പള്ളിയായി ഉപയോഗിക്കുന്നതിനു വേണ്ടി അനധികൃത നിർമ്മാണം നടത്തി - മാർക്സിസ്റ്റുകൾ ഭരിക്കുന്ന പഞ്ചായത്ത്, അരയസമുദായത്തിന്റെ പരാതികളും എതിർപ്പുകളും നിരന്തരം അവഗണിച്ചതല്ലാതെ അനധികൃതനിർമ്മാണം തടയാൻ യാതൊരു നടപടിയും എടുത്തില്ല - അതു മാത്രമല്ല, അത് പള്ളി എന്ന നിലയിൽ ആരാധനയ്ക്കായി തുറന്നു കൊടുക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുക പോലും ചെയ്തു(!) - ആ കെട്ടിടം ഇപ്പോളും അവിടെയുണ്ട്. ഇതെല്ലാം പോട്ടെന്നു വയ്ക്കാം. ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ് തദ്ദേശീയരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106) (ഇത്തരത്തിൽ അന്ധവും പലപ്പോഴും ആപൽക്കരവുമായ പക്ഷംപിടുത്തം മാറാടിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാക്കാര്യത്തിലും ഇന്നിപ്പോളത് അനുഭവവേദ്യമാണ്. ചിന്തിക്കാൻ തയ്യാറുള്ളവരെ സംബന്ധിച്ചിടത്തോളം.) ഇതെല്ലാം കഴിഞ്ഞ്, കഴിഞ്ഞ ഒരു ലോക്‌‌സഭാ ഉപതെരഞ്ഞെടുപ്പിൽ, മുസ്ലിം സമുദായക്കാർക്കു ഭൂരിപക്ഷമുള്ള ചില തീരദേശകേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടേതായി ചില പോസ്റ്ററുകൾ പതിച്ചിരിക്കുന്നതായിക്കണ്ടു. തലയ്ക്കു കയ്യും കൊടുത്ത് ആകെ വിഷണ്ണരായി ഇരിക്കുന്ന ചില മുസ്ലീം സ്ത്രീകളുടെ ചിത്രം. എന്നിട്ടൊരു അടിക്കുറിപ്പും. 'മാറാട് - വർഗ്ഗീയതയുടെ ബാക്കി പത്രം' – എന്ന്!!! ഏറ്റവും അടിയിൽ ചെറുതായി ഒരു അരിവാൾ ചിഹ്നവും! സ്വന്തം നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും പോസ്റ്ററുകളിലൂടെ പ്രചരിപ്പിച്ചുമൊക്കെ രാഷ്ട്രീയപ്പാർട്ടികൾ വോട്ടുതേടുന്നുവെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അല്ലാതെന്തു പറയാൻ? ദൈവാധീനത്തിന്, അവർ നിരന്നു കിടക്കുന്ന ജഢങ്ങൾക്കിടയിലിരുന്ന് അലമുയിടുന്ന അരയസ്ത്രീകളുടെ ചിത്രം കാട്ടിയിട്ട് അതു മുസ്ലീങ്ങളാണെന്നൊന്നും വാദിച്ചില്ല. അവരുടെ കുടുംബനാഥന്മാരെ ‘വംശഹത്യ’ നടത്തിയെന്നൊന്നും പറഞ്ഞുവച്ചില്ല. അവരെ വേട്ടക്കാർ’ ‘ഉന്മൂലനം’ ചെയ്യുമെന്നും രക്ഷിക്കാൻ തങ്ങളേയുള്ളെന്നുമൊക്കെയുള്ള അസംബന്ധവാദങ്ങൾ അവതരിപ്പിച്ചു വോട്ടു തേടിയില്ല. അത്രയുമെങ്കിലും നല്ലതെന്നു വേണം വിചാരിക്കാൻ. പ്രിയ മാർക്സിസ്റ്റുകാരേ – ചോദിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടു ചോദിച്ചുപോകുകയാണ്. ഇതിന്റെയൊക്കെ നേരേ നിങ്ങൾ ഇനിയും കണ്ണടയ്ക്കുകയാണോ? മാറാട്ട്‌, നിസാരമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പക്ഷം പിടിച്ചു വഷളാക്കിയതു മറക്കാം. കൂ‍ട്ടക്കൊലയിലും മറ്റും പ്രവർത്തകർ പ്രതിപ്പട്ടികയിലായതു മറക്കാം. പക്ഷേ... എട്ട്‌ ശവങ്ങളും ഡസനിലധികം ജീവച്ഛവങ്ങളും കണ്ട്‌ അലമുറയിടാൻ പോലുമാവാതെ ശ്വാസംനഷ്ടപ്പെട്ടു നിന്ന അരയസ്ത്രികളുടെ മുഖത്തേയ്ക്കു കാർക്കിച്ചുതുപ്പുന്ന മട്ടിലുള്ള ആ പോസ്റ്റർ! അതെങ്കിലും ഒഴിവാക്കാമായിരുന്നു. അരയസ്ത്രീകൾക്കു വേണ്ടി വാദിക്കണമായിരുന്നുവെന്നു പറയുന്നില്ല. അരയന്റെ വോട്ട്‌ അരിവാളിനല്ലാത്തിടത്തോളം കാലം അരയൻ ‘മാനവ’പക്ഷത്തല്ല - അവനു നീതിയുമില്ല. അവനത്‌ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനിടയിൽ‌പ്പോലും യാതൊരു ലജ്ജയുമില്ലാതെ തങ്ങളുടെ മുസ്ലീം ആഭിമുഖ്യം മാർക്കറ്റു ചെയ്തതിനു ശേഷം, മറുപടിയായി വോട്ടുതരൂ എന്ന അഭ്യർത്ഥന പരസ്യമായി നടത്തിയത്‌ - അതെങ്കിലും ഒഴിവാക്കണമായിരുന്നു. ചെയ്തില്ല. മനസ്സാക്ഷിയുള്ള ഏതെങ്കിലുമൊരു മാർക്സിസ്റ്റുകാരൻ ഇതുവായിക്കുന്നെങ്കിൽ - സുഹൃത്തേ - മനസ്സിലാക്കുക. അതീവഗുരുതരമായ പ്രവണതകളാണിതെല്ലാം. അതൊക്കെ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നതിനുമുമ്പേ നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടതാണ്. ഇനി അഥവാ ചൂണ്ടിക്കാട്ടിയാൽ‌പ്പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അതാണ് ഏറ്റവും ഗുരുതരം. അതിനും മുമ്പ്, ലോക്‌‌സഭയിലേക്കുള്ള മുഖ്യതെരഞ്ഞെടുപ്പു തന്നെ നടന്നപ്പോൾ ആലപ്പുഴയിലെ തീരദേശങ്ങളിൽ മറ്റൊരു തന്ത്രമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അതു പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജിനു' വോട്ടു ചെയ്യണമെന്നും, ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജ് കുരിശിങ്കലിന് ' വോട്ടു ചെയ്യണമെന്നും ചുവരെഴുതിക്കൊണ്ട്, “അടവുനയം” എന്നാലെന്താണെന്നു പഠിപ്പിച്ചുകളഞ്ഞു മാർക്സിസ്റ്റുകൾ! അതൊക്കെ താരതമ്യേന നിരുപദ്രവകരമായ – പരോക്ഷവർഗ്ഗീയതയാണെന്നു വയ്ക്കാം. പക്ഷേ, മാറാട്ടെ കൂട്ടക്കൊലയുടെ മുറിവുണങ്ങും മുമ്പ്‌ അതിന്റെ പേരു പറഞ്ഞ് മുസ്ലീം സ്ത്രീകളുടെ ചിത്രം വച്ചു വോട്ടു പിടിച്ചത് കുറേക്കൂടി ഗൌരവമുള്ള പ്രത്യക്ഷവർഗ്ഗീയതയാണ്. ചോരയുടെ നിറമുള്ള കൂസിസ്റ്റു ഭീകരത തന്നെയാണിത്. ആരും ചൂണ്ടിക്കാണിക്കുന്നില്ല എന്നു കരുതി ഇതൊക്കെ നിസാരമായിത്തള്ളാതിരിക്കുക, മാർക്സിസ്റ്റുകളേ. ചൂണ്ടിക്കാണിക്കുന്നവരുടെ നേരേ അനാ‍വശ്യമായി ചീറാതെയുമിരിക്കുക. ---------------------------- തുടർന്നുള്ള ഭാഗങ്ങൾ:- അയോദ്ധ്യ ഇറാന്റെ ബോംബ് സദ്ദാം വധം തസ്ലീമ – ‘ലജ്ജ‘യില്ലാതെ! ഗോധ്രാനന്തര കലാപം ഒറീസ – പോസ്റ്റർ പ്രചാരണം അതിസം, ഇതിസം ആന്റ് ഫാസിസം കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി! ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും? മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ? Posted by Unknown at 12/07/2008 05:52:00 AM 18 comments: Labels: തീവ്രവാദപ്രോത്സാഹനം November 28, 2008 കേരളത്തിൽ തീവ്രവാദമില്ല! (ഭാഗം 2 - മാർക്സിസ്റ്റുകളും മതതീവ്രവാദവും) ഇതിനു തൊട്ടുമുമ്പത്തെ പോസ്റ്റിൽ, 'മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു'വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ വിശദീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണിത്. തീവ്രനിലപാടുകാരായി അറിയപ്പെടുന്ന ചില സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധമാണ് ആദ്യഭാഗത്തു സൂചിപ്പിച്ചത്. (ആദ്യഭാഗം ഇവിടെ:- കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …) തുടർന്നുള്ള ഭാഗങ്ങളിൽ നയപരമായ ചില പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ – അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന. (ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.) ഈ ഭാഗത്തിൽ പരാമർശിച്ചിരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങൾ. കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ തീവ്രവാദത്തെ ‘കൊച്ചാക്കൽ’ --------------------------------------------------------- കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ അന്താരാഷ്ട്രവിഷയങ്ങളിൽപ്പോലും ഇടപെടാറുള്ള ‘മലയാളി’യുടെ പ്രതികരണശേഷിയേപ്പറ്റിയും മറ്റും ഊറ്റം കൊള്ളാറുള്ള സി.പി.എമ്മുകാരൊക്കെ ഇവിടെ നമ്മുടെ കണ്മുന്നിൽത്തന്നെ ചില സംഭവങ്ങൾ നടക്കുമ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്. കോഴിക്കോടു നടന്ന സ്ഫോടനങ്ങൾ - ജെലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവം - അതിനോടനുബന്ധിച്ച്‌ പിന്നീടു മറ്റു പലയിടത്തു നിന്നും ആയുധശേഖരം പിടികൂടിയത് - കളമശ്ശേരിയിലെ ബസ് കത്തിക്കൽ - മാറാട് പ്രതികളുടെ വള്ളങ്ങളിൽ നടന്ന സ്ഫോടനം - മിഠായിത്തെരുവിലെ തീ പിടുത്തം – പാനായിക്കുളത്തെ യോഗം - വാഗമണ്ണിലെ ക്യാമ്പ് - ഇങ്ങനെ എത്രയോ എത്രയോ സംഭവങ്ങൾ. തീവ്രവാദബന്ധം സംശയിക്കപ്പെട്ട – ഏറെ ഒച്ചപ്പാടുണ്ടാകുമായിരുന്ന സംഭവങ്ങൾ. ഇവിടെയെല്ലാം, സി.പി.എമ്മുകാരുടെ പ്രതികരണം ഒന്നു കേൾക്കേണ്ടതും കാണേണ്ടതും തന്നെയായിരുന്നു. അടൂർ ചിത്രങ്ങളെ വെല്ലുന്ന നിശബ്ദതയല്ലാതെ മറ്റൊന്നുമായിരുന്നില്ല അവരിൽ നിന്നു ലഭിച്ചത്! നമ്മുടെ മൂക്കിനു താഴെ നടന്ന സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പലതും അന്യസംസ്ഥാനത്തെ പോലീസ് പറയുമ്പോൾ മാത്രം നാം അറിയേണ്ടിവരിക എന്നതു ദുഖകരമാണ്. കഷ്ടകാലത്തിനതു വല്ല ഗുജറാത്തുപോലീസോ മറ്റോ ആണെങ്കിൽ ഉടനെ അതു 'ന്യൂനപക്ഷപീഢന'മാണെന്നു വാദിക്കാനും, ഇത്തരം സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ഹിന്ദു സംഘടനകളെയാണു നിരോധിക്കേണ്ടതെന്നൊക്കെയുള്ള വിചിത്രപ്രസ്താവനകൾ നടത്താനും പോലും യാതൊരു മടിയുമില്ലാത്ത ചില മാർക്സിസ്റ്റു ബുദ്ധിജീവികളും ഇവിടെയില്ലാതെയില്ല! സി.പി.എമ്മുകാർ ചെറുവിരലനക്കാൻ പോലും മടി കാണിച്ച - കേസ് ഒതുക്കുവാനായി അവരുടെ ചില നേതാക്കന്മാർ വരെ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ പലതും ഇപ്പോൾ ശരിയായിരുന്നെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന - പല കേസിലേയും പ്രതികൾ ഇപ്പോൾ വിദേശത്തു സുഖവാസമാണെന്നു കേൾക്കുന്നു. ഹിന്ദുമതവിശ്വാസിയല്ലാത്ത ആരെങ്കിലും വഴിയിൽ കാൽതട്ടി വീണാൽ പോലും അവിടേയ്ക്ക് ‘സംഘപരിവാർ ഗൂഢാലോചന‘ എന്ന പദം കൊണ്ടുവന്ന് മുതലെടുക്കാൻ ശ്രമിച്ചുകാണാറുള്ള മാർക്സിസ്റ്റുകൾ ഗൌരവമുള്ള ഇത്തരം അനവധി കേസുകളിൽ മൌനം പാലിച്ചത് അതീവകുറ്റകരമല്ലേ എന്നതാണു സംശയം. പലർക്കും അസുഖകരമായേക്കാവുന്ന സത്യമാണ് – എന്നാലും പറയാതെ വയ്യ. മേൽ‌പ്പറഞ്ഞമട്ടുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വലതുമുന്നണിക്കും പലപ്പോഴും മൌനം പാലിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ഒന്നു പ്രതികരിക്കാനായെങ്കിലും മുന്നോ‍ട്ടു വരാൻ ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങൾ മാത്രമേയുള്ളൂ എന്നതാണിവിടുത്തെ അവസ്ഥ. അവരെയാണെങ്കിൽ ഏതുവിധേനയും പരാജയപ്പെടുത്താനായി മറ്റുള്ളവരെല്ലാവരും ശതൃത മറന്നു ചേർന്നു നിന്ന് ‘യു.പി.എ’ കളിക്കും എന്ന സാഹചര്യം കൂടി നിലവിലുണ്ട്. ഇത്തരത്തിൽ, തങ്ങൾക്കനുകൂലമായ രാഷ്ട്രീയസാഹചര്യം നിലവിലുള്ളത് തീവ്രവാദനിലപാടുകാർക്ക് അങ്ങേയറ്റം പ്രോത്സാഹനകരമാണെന്നതിൽ സംശയിക്കേണ്ടതില്ല. എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം – യു.പി.എ. കളിക്കുന്നവർ തന്ത്രപരമായ മൌനം പാലിക്കുകയോ ഉരുണ്ടു കളിക്കുകയോ ഒക്കെ ചെയ്തു കൊള്ളും – ചിലരാണെങ്കിൽ കേസിൽ നിന്നു വരെ രക്ഷിച്ചു തരും - അഥവാ അവർ എന്തെങ്കിലും പറഞ്ഞാൽത്തന്നെ അത് സംഘപരിവാറിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രസ്താവനകളാകും എന്ന സൌകര്യമുണ്ട്. തീവ്രവാദത്തെ എതിർക്കാതെ വയ്യ എന്ന അവസ്ഥ വന്നാൽ‌പ്പോലും അവരൊക്കെ ആദ്യം പറയുന്നത് ഇവിടെ സംഘപരിവാർ ‘അരക്ഷിതാവസ്ഥ‘(?) സൃഷ്ടിയ്ക്കുകയാണെ(!)ന്നൊക്കെയുള്ള അസംബന്ധങ്ങളും – അതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണു തീവ്രവാദം(!) എന്നൊക്കെയുള്ള ന്യായീകരണങ്ങളുമാണ്. ഇപ്പോളിതാ – മലയാളികളായ കുറച്ചുപേർക്കു കാശുകൊടുത്ത് തീവ്രവാദികളാക്കി കാശ്മീരിലേയ്ക്കയച്ചതു സംഘപരിവാറിന്റെ ഏജൻസിയാവാം(!!!!!!!) എന്ന പ്രഖ്യാപനമടങ്ങുന്ന ഒരു പത്രവാർത്തയുടെ ക്ലിപ്പിങ്ങ് ഇന്റർനെറ്റിൽ പ്രചരിച്ചു കാണുന്നു! ദേശാഭിമാനിയാണോ അതോ തേജസാണോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടു തോന്നുന്നു. രണ്ടിൽ ഏതിൽ വേണമെങ്കിലും പ്രതീക്ഷിക്കാവുന്ന ഒരു പമ്പരവിഡ്ഢിത്തമാണത്. ഇനിയിപ്പോൾ, മുംബൈയിലിപ്പോൾ നടന്ന ഭീകരാക്രമണം സംഘപരിവാർ സംഘടിപ്പിച്ച നാടകമായിരുന്നെന്ന വാചകം പോലും ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ വേറെയുമുണ്ടു മലയാളത്തിൽ. ഇതൊക്കെ നമ്മുടെ ദുരവസ്ഥയുടെ ആഴമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്. തീവ്രവാദത്തെ ‘കൊച്ചാക്കൽ’ തീവ്രവാദത്തോട് അയഞ്ഞ നിലപാടെടുക്കുന്നതിനും പ്രതികരിക്കാൻ മടിക്കുന്നതിനും മാർക്സിസ്റ്റുകൾ പലപ്പോഴും പറയാറുള്ള ഒരു ന്യായമുണ്ട്. "ന്യൂനപക്ഷ തീവ്രവാദത്തിന് ഒരിക്കലും ഫാസിസത്തിന്റെ രൂപം പ്രാപിക്കാൻ കഴിയില്ല. അതിന് രാഷ്ട്രീയമായ പിന്തുണ കിട്ടില്ല. അതുകൊണ്ട് അതിനെ "ഭൂരിപക്ഷ"തീവ്രവാദത്തിന്റെ അടിയിൽ പ്രതിഷ്ഠിച്ചാൽ മതി " എന്നൊക്കെ. ഈപ്പറയുന്ന “പക്ഷ”തീവ്രവാദത്തിന് രാഷ്ട്രീയമായ പിന്തുണ കൊടുക്കുന്നവർ തന്നെയല്ലേ ഇതു പറയുന്നതും എന്നതാണു രസകരം. ആ വാദം തികച്ചും തെറ്റായ നിലപാടാണെന്നു മാത്രമല്ല - അങ്ങേയറ്റം ആത്മഹത്യാപരവുമാണ്. അതു പറയുന്നവർക്കു രാജ്യമല്ല – സ്വന്തം രാഷ്ട്രീയമാണു വലുത് എന്നു മാത്രമേ അതു കാണിക്കുന്നുള്ളൂ. രാഷ്ട്രീയ പരിഗണനകൾ മൂലമാണ് തീവ്രവാദത്തിനു നേരേ കണ്ണടയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണത്. മറ്റു ചിലർ അല്പം കൂടി മനസ്സു തുറക്കാറുണ്ട്. “ന്യൂനപക്ഷതീവ്രവാദത്തെ തുറന്നെതിർക്കാനാവാത്ത സ്ഥിതിവിശേഷവുമുണ്ട് - അതു ഫാസിസ്റ്റുകൾക്കു രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നതിനാൽ” - എന്നു തുറന്നു പരിതപിക്കുന്നവരും കുറവൊന്നുമല്ല. (തങ്ങൾ പറഞ്ഞുകൊടുത്താൽ - അല്ലെങ്കിൽ തങ്ങൾ തുറന്നെതിർത്താൽ - മാത്രമേ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകൂ – അവർക്കു സ്വന്തമായ തിരിച്ചറിവൊന്നുമില്ല – എന്നൊരു അഹങ്കാരവും ഇവിടെ നിഴലിച്ചുകാണാം.) ഇതൊക്കെത്തന്നെയാണിവിടുത്തെ യഥാർത്ഥപ്രശ്നം. ഈ രാഷ്ട്രീയപരിഗണനകളാണ് പ്രശ്നം. മതപ്രീണനത്തിന്റെ കാര്യത്തിൽ മാസ്റ്റേർസ് ഡിഗ്രി തന്നെ ഇതിനകം എടുത്തിട്ടുള്ള കൂസിസ്റ്റുപ്രസ്ഥാനങ്ങൾ മിക്കവയും മതതീവ്രവാദപ്രീണനത്തിനു കൂടി പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്നത് ആശങ്കയോടെയല്ലാതെ കാണാനാവില്ല. വിശദീകരിച്ചാൽ നീണ്ടുപോകുമെന്നതിനാൽ മുതിരുന്നില്ല. എന്തായാലും, മേൽ‌പ്പറഞ്ഞ മട്ടിലൊക്കെയുള്ള നിസാരവൽക്കരണം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നല്ലൊരു പ്രചോദനം തന്നെയാണെന്നതിൽ സംശയത്തിനു വകയില്ല.
ശുദ്ധിമതിയായ മാതാവേ! ഞങ്ങള്‍ക്കുവേണ്ടിയുള്ള അപേക്ഷയെ നീ മുടക്കരുതേ. നിന്റെ ഏകപുത്രന്‍ ഞങ്ങളെല്ലാവരോടും കൃപചെയ്‌വാനായിട്ട് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. ബാറെക്‌മോര്‍ സകലത്തിന്റെയും കര്‍ത്താവേ! നിന്നെ സ്നേഹിച്ചവരായ നിബിയന്‍മാരുടെയും നിന്റെ സുവിശേഷം പ്രസംഗിച്ചവരായ ശ്ലീഹന്‍മാരുടെയും പ്രാര്‍ത്ഥനകളാലും അപേക്ഷകളാലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്റെ നിരപ്പും സമാധാനവും വസിപ്പിക്കണമെ. മെനഓലം... കര്‍ത്താവേ! രണ്ടു ലോകങ്ങളും നിന്റെ അധികാരത്തില്‍ ഇരിക്കുന്നു. ജീവനോടിരിക്കുന്നവരെ നിന്റെ സ്ലീബായാല്‍ കാത്തുകൊള്ളണമെ. നിന്റെ ശരണത്തിന്‍മേല്‍ മരിച്ചുപോയവര്‍ക്കു നിന്റെ കരുണയാല്‍ പാപപ്പരിഹാരം കൊടുക്കുകയും ചെയ്യണമെ. മൊറിയോ... ബോവൂസൊ കര്‍ത്താവേ! നിന്റെ മാതാവിന്റെയും സകല പരിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങളുടെ മരിച്ചുപോയവരെയും പുണ്യപ്പെടുത്തണമെ. കന്യകമറിയാമിനെക്കുറിച്ചുള്ള ഓര്‍മ്മ ഞങ്ങള്‍ക്കു വാഴ്‌വായിരിക്കണമെ. അവളുടെ പ്രാര്‍ത്ഥന ഞങ്ങളുടെ ആത്മാക്കള്‍ക്കു കോട്ടയും ആയിരിക്കണമെ. നിബിയന്‍മാരും ശ്ലീഹന്‍മാരും സഹദേന്‍മാരും പരിശുദ്ധന്‍മാരും ആയുള്ളവരേ! ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കരുണയ്‌ക്കായി നിങ്ങള്‍ അപേക്ഷിച്ചു പ്രാര്‍ത്ഥിക്കണമെ. കര്‍ത്താവേ! നിന്റെ ശരണത്തിന്‍മേല്‍ നിദ്രപ്രാപിച്ചിരിക്കുന്നവരായ ഞങ്ങളുടെ പിതാക്കന്‍മാരുടെയും സഹോദരങ്ങളുടെയും മുഖത്ത് ആനന്ദമാകുന്ന പനിനീര്‍ നീ തളിക്കണമെ. കര്‍ത്താവേ! നിന്റെ മാതാവിന്റെയും സകല പരിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങളുടെ മരിച്ചുപോയവരെയും പുണ്യപ്പെടുത്തണമെ. (കുര്‍ബാനയില്‍ സംബന്ധിക്കാത്ത ദിവസങ്ങളില്‍ മാത്രം താഴെ കാണുന്ന മാനീസാ ചൊല്ലണം) മാര്‍ സേവേറിയോസ് പാത്രിയര്‍ക്കീസിന്റെ മാനീസാ നിന്നെ പ്രസവിച്ച മാതാവിന്റെയും നിന്റെ പരിശുദ്ധന്‍മാരെല്ലാവരുടെയും പ്രാര്‍ത്ഥനയാല്‍ : സ്വഭാവപ്രകാരം മരണമില്ലാത്തവനും തന്റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്റെയും ജീവനും രക്ഷയ്‌ക്കും വേണ്ടി വന്ന് വിശുദ്ധിയും മഹത്വവും വെടിപ്പുമുള്ള ദൈവമാതാവായ കന്യകമറിയാമില്‍നിന്ന് ഭേദംകൂടാതെ മനുഷ്യനായിത്തീരുകയും ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ തറയ്‌ക്കപ്പെടുകയും ചെയ്‌തവനായി സ്വര്‍ഗ്ഗീയപിതാവിന്റെ ഏകപുത്രനും വചനവുമായിരിക്കുന്ന രാജാവായ എന്റെ കര്‍ത്താവേ! നിന്നെ ഞാന്‍ പുകഴ്‌ത്തും. തന്റെ മരണത്താല്‍ ഞങ്ങളുടെ മരണത്തെ ചവിട്ടിക്കൊന്നവനും വിശുദ്ധ ത്രിത്വത്തില്‍ ഏകനും തന്റെ പിതാവിനോടും ജീവനുള്ള തന്റെ വിശുദ്ധറൂഹായോടും കൂടെ ഒന്നുപോലെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനുമായ ഞങ്ങളുടെ മിശിഹാതമ്പുരാനേ! ഞങ്ങളെല്ലാവരോടും കൃപ ചെയ്യണമെ.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ ആറ് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു Posted On: 19 JAN 2021 3:49PM by PIB Thiruvananthpuram പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നാളെ (20.01.2021) ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന ചടങ്ങില്‍ ഇതിന്റെ വിതരണം നിര്‍വ്വഹിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. 5.30 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവും, നേരത്തെ ആദ്യ ഗഡു സഹായം ലഭിച്ച 80,000 ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഗഡുവും ഇതിലുള്‍പ്പെടും. പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി 2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതുവരെ രാജ്യത്തൊട്ടാകെ 1.26 കോടി വീടുകള്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പി.എം.എ.വൈ - ജി പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും (സമതലങ്ങളില്‍) 1.20 ലക്ഷം രൂപയും, കുന്നിന്‍ പ്രദേശങ്ങള്‍ / വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ജമ്മു കാശ്മീര്‍, ലഡാക്ക്, കേന്ദ്ര ഭരണ പ്രദേശം, നക്‌സല്‍ ബാധിത ജില്ലകള്‍ എന്നിവിടങ്ങളില്‍ 1.3 ലക്ഷം രൂപയും 100 ശതമാനം ഗ്രാന്റായി നല്‍കും. പി.എം.എ.വൈ - ജി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഇതിനു പുറമെ ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍ ശുചിമുറികളുടെ നിര്‍മ്മാണത്തിന് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള കൂലിയായ 12,000 രൂപയും ലഭ്യമാക്കും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴിലെ പാചക വാതക കണക്ഷന്‍ എന്നിവയും, ജല ജീവന്‍ ദൗത്യത്തിന് കീഴില്‍ സുരക്ഷിത കുടിവെള്ളവും ഉള്‍പ്പെടെ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളുമായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിട്ടുണ്ട്. **** (Release ID: 1690055) Visitor Counter : 139 Read this release in: Hindi , Tamil , English , Urdu , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Telugu , Kannada പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ ആറ് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു Posted On: 19 JAN 2021 3:49PM by PIB Thiruvananthpuram പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നാളെ (20.01.2021) ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന ചടങ്ങില്‍ ഇതിന്റെ വിതരണം നിര്‍വ്വഹിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. 5.30 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവും, നേരത്തെ ആദ്യ ഗഡു സഹായം ലഭിച്ച 80,000 ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഗഡുവും ഇതിലുള്‍പ്പെടും. പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി 2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതുവരെ രാജ്യത്തൊട്ടാകെ 1.26 കോടി വീടുകള്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പി.എം.എ.വൈ - ജി പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും (സമതലങ്ങളില്‍) 1.20 ലക്ഷം രൂപയും, കുന്നിന്‍ പ്രദേശങ്ങള്‍ / വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ജമ്മു കാശ്മീര്‍, ലഡാക്ക്, കേന്ദ്ര ഭരണ പ്രദേശം, നക്‌സല്‍ ബാധിത ജില്ലകള്‍ എന്നിവിടങ്ങളില്‍ 1.3 ലക്ഷം രൂപയും 100 ശതമാനം ഗ്രാന്റായി നല്‍കും. പി.എം.എ.വൈ - ജി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഇതിനു പുറമെ ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍ ശുചിമുറികളുടെ നിര്‍മ്മാണത്തിന് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള കൂലിയായ 12,000 രൂപയും ലഭ്യമാക്കും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴിലെ പാചക വാതക കണക്ഷന്‍ എന്നിവയും, ജല ജീവന്‍ ദൗത്യത്തിന് കീഴില്‍ സുരക്ഷിത കുടിവെള്ളവും ഉള്‍പ്പെടെ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളുമായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിട്ടുണ്ട്.
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാകും. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. എഫ്.സി.ആര്‍.എയുടെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി പറഞ്ഞു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടണ്ട്. വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എന്നാല്‍ യുണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയും ഉള്ള ആരോപണങ്ങളില്‍ അന്വേഷണം തുടരാമെന്നാണ് പറയുന്നത്. ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചിരുന്നു. അതിനിടെ ലൈഫ് മിഷന്റെ ഹര്‍ജിയെ ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Breaking News: ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് രാജ്യദ്രോഹി: ജയറാം രമേശ് ◆ ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രൻ; സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാൻ: എംവി ജയരാജൻ ◆ ആം ആദ്മി നുണയന്മാരുടെ പാർട്ടി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ◆ വീട്ടിൽ കല്ലിട്ടത് സർവേ നടത്താൻ; കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും: എംവി ജയരാജൻ ◆ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ ◆ മന്ത്രിയുടെ പേരിൽ തീവ്രവാദിയുണ്ടെന്ന് പറയുന്നത് തീവ്രവാദമാണ്: എംബി രാജേഷ് ◆ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു; പിതാവ് അറസ്റ്റില്‍ ◆ വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ ◆ വിഴിഞ്ഞം സമരം: ദേശാഭിമാനി തീവ്രവാദി എന്ന് വിളിച്ചത് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെ ◆ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; ലണ്ടനിൽ മാത്രം ചിലവഴിച്ചത് 43.14 ലക്ഷം രൂപ ◆ Breaking News Daily Round-up National Top Stories ആദ്യം അവര്‍ ടി വി നെറ്റ്‌വര്‍ക്കുകള്‍ പിടിച്ചെടുത്തു; അടുത്തത് സോഷ്യല്‍ മീഡിയ; കേന്ദ്രസർക്കാരിനെതിരെ കപില്‍ സിബല്‍ Evartha Desk 29 October 2022 കേന്ദ്ര സര്‍ക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഐ ടി നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍.ആദ്യം തന്നെ രാജ്യത്തെ ടിവി നെറ്റ്‍വർക്കിനെ നിയന്ത്രണത്തിലാക്കിയ കേന്ദ്രസർക്കാർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾക്കും കടിഞ്ഞാണിടാനാണ് ശ്രമിക്കുന്നതെന്ന് സിബല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സോഷ്യൽ മീഡിയകൾ . ഇപ്പോൾ പുതിയ നടപടിയിലൂടെ അതുകൂടിയില്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്ന് സിബല്‍ പറഞ്ഞു. തങ്ങള്‍ക്ക് എല്ലാം ചെയ്യാം എന്നാല്‍ മറ്റുളളവര്‍ക്ക് അത് പാടില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഒരു പാര്‍ട്ടി, ഒരു ഭരണ സംവിധാനം , ഒരു നിയമം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും, വിമര്‍ശിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും കപില്‍ സിബല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രസർക്കാർ ഐ ടി ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. സുരക്ഷിതമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.
പലരെയും ഒരുപാട് പ്രശ്നത്തിൽ ആഴ്ത്തുന്ന ഒരു ജീവിയാണ് പാറ്റ എന്ന് പറയുന്നത്. നമുക്കറിയാം രാത്രികാലങ്ങളിൽ നമ്മൾ ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ ഒരുപാട് പാറ്റകൾ നമ്മുടെ അടുക്കളയിലും അതുപോലെ തന്നെ മുറികളിലും ഒക്കെ കയറാറുണ്ട്. കൂടുതലായി പ്രവാസി സുഹൃത്തുക്കളും ഈ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. അപ്പോൾ നമുക്ക് അതിനു ചെയ്യാൻ പറ്റുന്ന നല്ല എളുപ്പത്തിൽ ഉള്ള മാർഗം ആണ് പറയുന്നത്. ചില മരുന്നുകൾ നമ്മൾ സ്പ്രേ ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് അത് ഒരുപാട് ബാധിക്കും. അപ്പോൾ അതുകൊണ്ടാണ് നാച്ചുറൽ ആയിട്ടുള്ള സംഭവം കാണിക്കുന്നത്. നമുക്കെതിനു ആവശ്യമുള്ളത് ബോറിക് ആസിഡ് ആണ്. ഇത് എല്ലാ കടകളിലും ലഭിക്കുന്നതാണ്. നാട്ടിലും പ്രവാസി സുഹൃത്തുക്കൾക്കും കിട്ടുന്നതാണ്. ഇതിന് 15 രൂപ വില മാത്രമേ ഉള്ളൂ. ഇതിൻറെ ഒരു പാക്കറ്റ് പൊടി നിങ്ങൾ വാങ്ങിക്കുക. അതിനുശേഷം ഇതൊന്ന് കട്ട് ചെയ്ത് എടുക്കണം. വളരെ ഈസി ആയിട്ടുള്ള ഒരു വീഡിയോയാണ്. കട്ട് ചെയ്ത് എടുത്തതിന് ശേഷം നമ്മുടെ വീട്ടിൽ ഉപയോഗശൂന്യമായ ഒരു പാത്രം, പ്ലേറ്റ് എടുക്കുക. അതിലേക്ക് ഈ പൊടി ഒന്ന് ഇട്ടു കൊടുക്കുക. അതിനുശേഷം നമുക്ക് വേണ്ടത് ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ ആണ് ആവശ്യം ഉള്ളത്. ഇവിടെ എടുത്തിരിക്കുന്നത് മൈദയാണ്. രണ്ട് വേണമെങ്കിലും എടുക്കാവുന്നതാണ്. ഒരു ഒന്നര ടേബിൾസ്പൂൺ മൈദയുടെ പൊടിയാണ് എടുത്തിട്ടുള്ളത്. ഇനി നമുക്ക് വേണ്ടത് പഞ്ചസാരയാണ്. പഞ്ചസാര നല്ലത് പോലെ പിടിച്ചെടുത്തതാണ് നമ്മൾ ചേർക്കുവാൻ പോകുന്നത്. നമുക്ക് ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇത്‌ നമുക്കൊന്നു മിക്സ് ചെയ്ത് എടുക്കണം. മിക്സ് ചെയ്യുന്ന സമയത്ത് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. അപ്പോൾ നമ്മൾ വെള്ളം ചേർക്കുന്ന സമയം നമ്മൾ ശ്രദ്ധിക്കണം. വെള്ളം കൂടി പോകരുത്. അഥവാ നിങ്ങൾ മിക്സ് ചെയ്യുന്ന സമയത്ത് വെള്ളംകുടി പോയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇതിൽ കൂടുതലായി ചേർക്കേണ്ടത് ബോറിക് ആസിടാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹരജി നൽകുന്ന ദിവസംതന്നെ പരിഗണിച്ച്​ തീർപ്പാക്കാൻ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായർ ഹൈകോടതിയിൽ. അർബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരിഗണിക്കണ​െമന്നുമാണ്​ ആവശ്യം. ജാമ്യമില്ലാ വാറൻറ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ പരിഗണിക്കുന്നു​ണ്ടെന്നും അന്ന്​ തന്നെ ജാമ്യ ഹരജികൂടി പരിഗണിക്കാൻ നിർദേശിക്കണമെന്നുമാണ്​ ആവശ്യം. ഹരജി അടുത്തയാഴ്​ച പരിഗണിക്കാൻ ജസ്​റ്റിസ്​ വി.ജി. അരുൺ മാറ്റി. സോളാർ പ്ലാൻറ്​ സ്ഥാപിക്കാമെന്ന്​ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ സരിതയോട്​ ഫെബ്രുവരി 11ന് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി നിർദേശിച്ചിരുന്നു. വക്കീൽ മുഖേന അവധി അപേക്ഷനൽകിയെങ്കിലും ഇതു തള്ളി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചെന്ന് ഹരജിയിൽ പറയുന്നു. https://www.youtube.com/channel/UCAQ7ikZk0Mpe7DqHo8N-qxA തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാൽ, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നതെന്ന്​ കോടതി വാക്കാൽ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന്​ ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.
Breaking News: ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് രാജ്യദ്രോഹി: ജയറാം രമേശ് ◆ ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രൻ; സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാൻ: എംവി ജയരാജൻ ◆ ആം ആദ്മി നുണയന്മാരുടെ പാർട്ടി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ◆ വീട്ടിൽ കല്ലിട്ടത് സർവേ നടത്താൻ; കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും: എംവി ജയരാജൻ ◆ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ ◆ മന്ത്രിയുടെ പേരിൽ തീവ്രവാദിയുണ്ടെന്ന് പറയുന്നത് തീവ്രവാദമാണ്: എംബി രാജേഷ് ◆ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു; പിതാവ് അറസ്റ്റില്‍ ◆ വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ ◆ വിഴിഞ്ഞം സമരം: ദേശാഭിമാനി തീവ്രവാദി എന്ന് വിളിച്ചത് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെ ◆ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം; ലണ്ടനിൽ മാത്രം ചിലവഴിച്ചത് 43.14 ലക്ഷം രൂപ ◆ Topic: Superstition ഷാരോണിനെ പെൺകുട്ടി കൊലചെയ്തത് അന്ധവിശ്വാസം കൊണ്ടാണെന്ന് മാതാവ് പെൺകുട്ടിയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിൽ ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊലചെയ്യാൻ കാരണം അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് നഗ്നപൂജക്കും മന്ത്രവാദത്തിനും ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് പരാതിയുമായി യുവതി അബ്ദുള്‍ ജബ്ബാര്‍ അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു അന്ധവിശ്വാസങ്ങൾ തടയാന്‍ നിയമം കൊണ്ടുവരും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിയമ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി സാവകാശം നല്‍കിയിട്ടുണ്ട്. സർക്കാർ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള നിയമനിർമാണത്തിന്‍റെ പണിപ്പുരയിൽ: മുഖ്യമന്ത്രി മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകം മുഴുവനും അനന്തബോധം തന്നെയാണെങ്കിലും ഒരു വിഷയമെന്നനിലയ്ക്ക് അതൊരു ജഡദൃശ്യമാണ്. “അതിനാല്‍ ജീവനുണ്ടെങ്കിലും എല്ലാം ചത്തതുപോലെയാണ്. നീയും ഞാനും ജീവനോടെയുണ്ടെങ്കില്‍പ്പോലും മരിച്ചവരെപ്പോലെയാണ്.” ലോകമെന്ന ഭാവനാസങ്കല്‍പ്പത്തെ ഈ ലോകത്തുപേക്ഷിച്ചിട്ട്, ‘ഞാന്‍, നീ’, മുതലായ ഭാവനകളെ നമ്മില്‍ത്തന്നെ കളഞ്ഞിട്ട് ഉചിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതനായാലും. എന്തുകൊണ്ടാണീ ലോകമെന്ന കാഴ്ച ആദ്യമായി ഉണ്ടാവാന്‍തന്നെ കാരണം? അതിന് നിയതമായ കാരണം ഒന്നും പറയുക വയ്യ. എന്തിനാണൊരു കുട്ടി കളിക്കുന്നത്? അതിന് കാരണമോ പ്രോല്സാഹനമോ ഒന്നും വേണ്ടല്ലോ? അതിനാല്‍ ഒരുവന്‍ തന്റെ ജീവിതകാലം വസ്തുവിനെയും മനസ്സിനെയും പറ്റിയുള്ള ഗവേഷണം നടത്തി പാഴാക്കരുത്. സ്വര്‍ണ്ണം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആകാശം വൃത്തിയാക്കിയതുകൊണ്ടെന്തുകാര്യം? ഇനി ഈ കഥ കേട്ടാലും. ഈ ലോകത്ത്, ജംബുദ്വീപമെന്ന ഭൂഖണ്ഡത്തില്‍ തതം എന്ന നഗരത്തില്‍ വിപശ്ചിത്ത് എന്ന പേരുള്ള ജ്ഞാനിയായ ഒരു രാജാവ് വാണിരുന്നു. അയാളുടെ മഹിമ വിവരണാതീതമായിരുന്നു. കൊട്ടാരം കവികളും സ്തുതിപാഠകരുമെല്ലാം അവരവരുടെ കഴിവുകളെല്ലാം ഉപയോഗിച്ചിട്ടും അദ്ദേഹത്തിന്‍റെ മഹിമകളെ പൂര്‍ണ്ണമായി വര്‍ണ്ണിക്കാന്‍ കഴിയാതെ വിഷമിച്ചു. രാജാവിന്റെ സഹവാസം എല്ലാവര്‍ക്കും പ്രിയങ്കരമായിരുന്നു. രാജാവ് സഭാവാസികളെ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ബ്രഹ്മണഭക്തി, നിത്യേനയുള്ള അഗ്നിപൂജ എന്നിവയില്‍ അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നു. രാജ്യത്തിന്റെ നാലതിര്‍ത്തികളിലായി നാലു മന്ത്രിമാര്‍ രാജ്യത്തെ പരിരക്ഷിച്ചുവന്നു. അവരുടെ രണവീരവും രാജ്യസ്നേഹവും കാരണം രാജാവെന്നും വിജയശ്രീലാളിതനായിരുന്നു. ഒരിക്കല്‍ കിഴക്കന്‍ പ്രദേശത്തുനിന്നും വന്ന ഒരു ജ്ഞാനി രാജാവിനെ മുഖം കാണിച്ചു. അയാള്‍ രാജാവിനോട് അശുഭകരമായ ചില അപ്രിയസത്യങ്ങള്‍ പറഞ്ഞു: രാജാവേ, അങ്ങ് കാലും കയ്യുമെല്ലാം ഈ ഭൂമിയില്‍ ബന്ധിച്ച്നിര്‍ത്തി ജീവിതം പാഴാക്കുന്നു. ഇനി ഞാന്‍ പറയുന്നത് കേട്ട് വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്യുക. അങ്ങയുടെ കിഴക്കന്‍ അതിര്‍ത്തി കാത്തിരുന്ന മന്ത്രി മരിച്ചു. രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയിലേ മന്ത്രി കിഴക്കേ അതിരുകൂടി പരിരക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അയാളെ ശത്രുക്കള്‍ കീഴടക്കി. അയാളും മരിച്ചു. പടിഞ്ഞാറെ അതിരിലെ മന്ത്രി സൈന്യങ്ങളുമായി തെക്കുദേശത്തേയ്ക്ക് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ അയാളെയും വകവരുത്തി. ഇത്രയും പറഞ്ഞപ്പോഴേയ്ക്കും രാജ്യത്തിന്റെ വടക്കെ അതിര്‍ത്തിയിലെ മന്ത്രി കൊട്ടാരവാതില്‍ക്കല്‍ വന്നിട്ടുള്ളതായി ഒരു രാജസേവകന്‍ അറിയിച്ചു. രാജാവ് സൈന്യത്തെ തയാറാക്കി നിര്‍ത്തി, മന്ത്രിയോട് സഭയില്‍ വരാന്‍ കല്‍പ്പിച്ചു. മന്ത്രി സഭയിലെത്തി രാജാവിനെ അഭിവാദ്യം ചെയ്തു. അയാള്‍ പരിക്ഷീണനായിരുന്നു. ശത്രുക്കള്‍ അയാളെ കീഴടക്കിയിരുന്നു. അയാള്‍ രാജാവിനോട് പറഞ്ഞു: പ്രഭോ, അങ്ങയ്ക്ക് വേണ്ടി പൊരുതി മറ്റു മൂന്നു മന്ത്രിമാരും യമപുരിക്ക് പോയിക്കഴിഞ്ഞു. ഇനി അങ്ങ് വിചാരിച്ചാലേ ശത്രുവിനെ തോല്പ്പിക്കാനാവൂ. അപ്പോള്‍ മറ്റൊരാള്‍ സഭയിലെത്തി ഇങ്ങനെ പറഞ്ഞു: നഗരം മുഴുവന്‍ ശത്രുക്കള്‍ വളഞ്ഞിരിക്കുന്നു. അവരുടെ ആയുധങ്ങള്‍ എങ്ങുമെങ്ങും കാണാനുണ്ട്. രാക്ഷസവീര്യമാണ് അവര്‍ക്കുള്ളത്. അങ്ങയുടെ മഹിമയ്ക്ക് കിടപിടിക്കുമാറ് അവരുടെ കവചങ്ങള്‍ തിളങ്ങുന്നു. അവരുടെ സൈന്യത്തില്‍ ഒന്നാന്തരം അണികളുണ്ട്. ക്രോധബാധിതരായ ആ സൈന്യം ഭീതിപ്പെടുത്തുന്ന യുദ്ധകാഹളം മുഴക്കുന്നു. ഈ വിവരം അങ്ങയെ ധരിപ്പിക്കാന്‍ ശത്രുക്കളുടെ നേതാവ് എന്നെ ചുമതലപ്പെടുത്തിയതാണ്. അയാള്‍ സഭയില്‍ നിന്നും പോയി.
BREAKING NEWS ജോലിക്കിടയിൽ കുഴഞ്ഞുവീണ യുവതിയായ യുകെ മലയാളി നഴ്സിന് അടിയന്തിര ശസ്ത്രക്രിയ നൽകിയെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല... മുവാറ്റുപുഴ സ്വദേശിനിയുടെ മരണത്തിൽ എന്തുചെയ്യുമെന്നറിയാതെ ഭർത്താവും കൊച്ചു കുഞ്ഞും.... | സ്കോട് ലൻഡിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം | ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു! രാജ്യത്ത് വീണ്ടും ടാക്സ് ഉയർത്തുമെന്ന് ചാൻസിലർ ജെറെമി ഹണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുകെ മലയാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാവും Home/ Crime/ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി; അഞ്ച് പേര്‍ മരിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ 5 October, 2022, 8:17 pm by News Desk 6 മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സും മറ്റ് മൂന്ന് കാറുകളും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. ബാന്ദ്ര- വോര്‍ലി പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ കയറ്റി ആംബുലന്‍സ് പുറപ്പെടാനിരിക്കെയാണ് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. #WATCH | Five people were killed and 10 others injured after a speeding car rammed into three other cars, and an ambulance on #Mumbai’s Bandra Worli Sea Link. The accident took place around 4 AM on Wednesday. pic.twitter.com/vKEEoDki4y — Subodh Kumar (@kumarsubodh_) October 5, 2022 വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല . Comments Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. RELATED NEWS മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കും കുട്ടിക്കും പരിക്ക്. നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം. മദ്യലഹരിയിലായ സ്ത്രീയുടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം എ ആര്‍ റഹ്‌മാന്‍ ബന്ധുവായതിന് ശേഷം തന്റെ ജീവിതത്തില്‍ കൂടുതലും പ്രശ്‌നങ്ങൾ മാത്രം; ആദ്യകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ റഹ്‌മാന്‍ സ്‌കോട്‌ലന്റില്‍ മലയാളിക്ക് ക്രൂര മർദ്ദനം; വംശീയമായി അധിക്ഷേപിച്ച ശേഷം പിന്തുടര്‍ന്ന് കൂട്ടം ചേർന്ന് ആക്രമിച്ചു, ആശങ്കയോടെ ഇന്ത്യന്‍ സമൂഹം RECENT POSTS ചെസ്റ്ററിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. ലേബർ പാർട്ടിയുടെ സാമന്ത ഡിക്സൺ ജയിച്ചത് 11,000 വോട്ട് ഭൂരിപക്ഷത്തോടെ "എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു." ഹാരിയുടെ വാക്കുകൾ. ഹാരി & മേഗൻ ; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. വംശീയപരമായ അധിക്ഷേപം എപ്പോഴും തടയപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി റിഷി സുനക് ബ്രെക്‌സിറ്റും ദുരിതം കൂട്ടി. ബ്രെക്‌സിറ്റ് കാരണം ജീവിത ചിലവിൽ വൻ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കും കുട്ടിക്കും പരിക്ക്. നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം. മദ്യലഹരിയിലായ സ്ത്രീയുടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ പ്രതീക്ഷ. ഏഴ് വിക്കറ്റില്‍ ഇന്ത്യ 285 റണ്‍സ് അടിച്ചെടുത്തു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും കളിയില്‍ നിര്‍ണ്ണായകമായി. 127 റണ്‍സാണ് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്. അമ്പാട്ടി റയാഡു 60 റണ്‍സുമെടുത്തു. 22 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്ല തുടക്കം തന്നെയാണ് കാഴ്ചവെച്ചത്. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ കൂട്ടുകെട്ടില്‍ 45 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ എഹ്‌സാന്‍ ഖാന്‍ രോഹിത്തിനെ ഔട്ടാക്കി. ദിനേഷ് കാര്‍ത്തികും ക്രീസില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 38 പന്തില്‍ 33 റണ്‍സെടുത്താണ് കാര്‍ത്തിക് മടങ്ങിയത്. 15 ഫോറും രണ്ട് സിക്‌സും അടിച്ചെടുത്ത ധവാന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷ കൂടി. എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തിയായിരുന്നു മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ മടക്കം. നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ ധോണി മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ (18 പന്തില്‍ 9), ഷര്‍ദ്ദുല്‍ ഥാക്കൂര്‍ (മൂന്ന് പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. കേദാര്‍ ജാദവ് (27 പന്തില്‍ 28) പുറത്താവാതെ നിന്നു. Read more on: Asia cup | Indian cricket team News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
‘ആരാണ് സാംസ്‌കാരിക വകുപ്പില്‍ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ചരടുവലി നടത്തുന്നത്?’; മന്ത്രി മറുപടി പറയണമെന്ന് വിനയന്‍ റാപ്പ് നെറ്റ്‌വർക്ക് 12 January 2022 ‘പുള്ളി അവിടെ ക്യാഷ് എണ്ണുകയാവും’; ‘മരക്കാര്‍’ പോസ്റ്റ് ആന്റണി ടൈപ്പ് ചെയ്തതോ എന്ന ചോദ്യത്തിന് സിജുവിന്റെ മറുപടി റാപ്പ് നെറ്റ്‌വർക്ക് 8 December 2021 ‘ഭയംകൊണ്ട് കുഞ്ഞുങ്ങളെയും കയ്യിലെടുത്ത് ഉറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണവര്‍’; മുല്ലപ്പെരിയാര്‍ കേരളത്തിലാണ് എന്നെങ്കിലും ഉറക്കെ പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിനയന്‍
വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും തന്റെ അദ്ധ്യാപകനുമായിരുന്ന എൻ കൃഷ്ണാജിയെ ഡോ. തോമസ് ഐസക് അനുസ്മരിക്കുന്നു. വൈകുണ്ഠ മഹാപ്രസ്ഥാനത്തിൽ കൃഷ്ണാജിയുടെ മൃതശരീരത്തിനു സമീപം നിന്നപ്പോൾ അദ്ദേഹത്തെ ആദ്യമായി കണ്ടത്… പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും തന്റെ അദ്ധ്യാപകനുമായിരുന്ന എൻ കൃഷ്ണാജിയെ ഡോ. തോമസ് ഐസക് അനുസ്മരിക്കുന്നു. വൈകുണ്ഠ മഹാപ്രസ്ഥാനത്തിൽ കൃഷ്ണാജിയുടെ മൃതശരീരത്തിനു സമീപം നിന്നപ്പോൾ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഓർത്തു. ആലപ്പുഴ വലിയചുടുകാട്ടിൽ നീലകണ്ഠന്റെ സംസ്കാരച്ചടങ്ങിലായിരുന്നു ആ കൂടിക്കാഴ്ച. ജെഎൻയുവിലെ ആദ്യത്തെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും സി.ഡി.എസ് വിദ്യാർത്ഥിയുമായിരുന്ന നീലു ഒരു വാഹനാപകടത്തിലാണ് മരണപ്പെട്ടത്. സംസ്കാരത്തിൽ പങ്കെടുക്കാൻ കൃഷ്ണാജിയും ഡോ. രാജുവുമെല്ലാം ആലപ്പുഴയിലെത്തിച്ചേർന്നിരുന്നു. ജെ.എൻ.യു.വിൽ എം.എയും എം.ഫില്ലും കഴിഞ്ഞ് സി.ഡി.എസിൽ പിഎച്ച്ഡി ചെയ്യാനെത്തിയതാണ് എ.ഡി. നീലകണ്ഠൻ. കൃഷ്ണാജിയായിരുന്നു ഗൈഡ്. നീലുവുമൊത്ത് കെ.എൻ. ഗണേഷും ഞാനും ആദ്യമായി സി.ഡി.എസിലേയ്ക്ക് പോവുകയായിരുന്നു. ഉന്നത പഠനത്തിന് നീലു കണ്ടെത്തിയ രണ്ട് റിക്രൂട്ടുകളായിരുന്നു ഞങ്ങൾ ഇരുവരും. ഹരിപ്പാട് വെച്ച് ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് നീലു മരണമടഞ്ഞു. ചിതയെരിഞ്ഞപ്പോഴേയ്ക്കും രാത്രിയായി. സി.ഡി.എസ് സംഘം മടങ്ങുന്നതിനു മുമ്പ് കൃഷ്ണാജി എന്റെ തോളത്തു ചേർത്തു പിടിച്ചു പറഞ്ഞു – “അടുത്തയാഴ്ച തിരുവനന്തപുരത്തു വരണം”. അങ്ങനെയാണ് ഞാൻ സി.ഡി.എസിൽ എം.ഫിൽ വിദ്യാർത്ഥിയായത്. സിഡിഎസ് ഞങ്ങൾ വിദ്യാർത്ഥികൾക്ക് കുടുംബം പോലെയായിരുന്നു. അക്കാദമിക്കും രാഷ്ട്രീയവുമായ എത്രയോ ചർച്ചകൾ, തമാശകൾ! അവസാനമായി കൃഷ്ണാജിയെ കണ്ടത് ഒരു മാസം മുമ്പ് ഡൽഹിയിൽ ദിപിതയുടെ ഫ്ലാറ്റിൽ. ഒരു മണിക്കൂറിലേറെ വർത്തമാനം പറഞ്ഞിരുന്നു. ഇനിയും പ്രസിദ്ധീകരിക്കാത്ത എന്റെ തിസീസ്, കേരളത്തിലെ സാമ്പത്തിക സ്ഥിതി, അതിഥി തൊഴിലാളികൾ…. ഇത്തവണ മന്ത്രിയായപ്പോൾ അതിഥി തൊഴിലാളികളുടെ ക്ഷേമ അവകാശങ്ങളെക്കുറിച്ച് ഒരു കുറിപ്പ് അയക്കുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ഞാൻ വിശദീകരിച്ചു. പക്ഷെ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല. കെട്ടിട നിർമ്മാണ സെസിലൊരു ഭാഗം ഇവരുടെ ക്ഷേമനിധിയിലേയ്ക്ക് നൽകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഡിമാന്റ്. ശ്വാസകോശത്തിലെ ക്യാൻസർമൂലം തുടർച്ചയായ സംഭാഷണം വളരെ പ്രയാസമായിരുന്നു. അതുകൊണ്ട് പിന്നീട് കാണാമെന്നു പറഞ്ഞു പിരിഞ്ഞു. കൃഷ്ണാജി എന്നും കുടിയേറ്റ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കൂലിവേലക്കാർ, പാവപ്പെട്ട കൃഷിക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്തായിരുന്നു. കൃഷ്ണാജിയുമൊത്ത് ലേഖകൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു എന്നാണ് മകൾ വിജി പറഞ്ഞറിവ്. അറുപതുകളുടെ അവസാനം കൽക്കത്തയിലെ മറ്റെല്ലാ പ്രമുഖ ബുദ്ധിജീവികൾക്കൊപ്പം നക്സൽ അനുഭാവത്തിലേയ്ക്കു നീങ്ങി. ഫ്രോണ്ടിയർ വാരികയിൽ പേരുവച്ചും അല്ലാതെയും എഴുതുമായിരുന്നു. കൃഷ്ണാജിയുടെ ഈ രാഷ്ട്രീയ കാലത്ത് അദ്ദേഹം സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന്റെ അക്കാദമിക പ്രവർത്തനം ശുദ്ധഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലുമായിരുന്നു. അനൽസ് ഓഫ് മാത്തമാറ്റിക്സ്, ഇക്കണോമെട്രിക്ക തുടങ്ങിയ മാസികകളിലാണ് അദ്ദേഹം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത്. അശോക് മിത്രയുടെ നേതൃത്വത്തിൽ നിർമ്മൽ ചന്ദ്ര, രഞ്ജിത്ത് സാവു, അശോക് രുദ്ര, അമിയ സാംങ്ചി, ബരുൺ ഡേ തുടങ്ങി അസാമാന്യ പ്രതിഭകളുടെ വലിയൊരു സംഘം അന്ന് കൽക്കത്തയിലുണ്ടായിരുന്നു. അതിലൊരു സജീവ അംഗമായിരുന്നു കൃഷ്ണാജിയും. എന്നാൽ ആദ്യത്തെ മകളുടെ മരണത്തോടെ കൽക്കത്തയിൽ നിന്നു മാറാൻ കൃഷ്ണാജി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തു ഡോ. രാജാകട്ടെ, അച്യുതമേനോന്റെ പിന്തുണയോടെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലേയ്ക്കു സാമ്പത്തിക പണ്ഡിതരെ തേടുകയായിരുന്നു. വളരെ പ്രഗത്ഭരായ വൈദ്യനാഥൻ, ഗുലാത്തി, ടി.എൻ. കൃഷ്ണൻ തുടങ്ങിയവർ പ്രൊഫസർമാരായി ചേർന്നു. പക്ഷെ ഒരു കുറവുണ്ടായിരുന്നു. അപ്ലയിഡ് ഇക്കണോമിക്സിലെ പഠന കേന്ദ്രമായിരുന്നെങ്കിലും ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനില്ലായിരുന്നു. ഈ കുറവു പരിഹരിക്കാൻ രാജ് കണ്ടെത്തിയത് കൃഷ്ണാജിയെയാണ്. അന്നോ പിന്നീടോ കൃഷ്ണാജി പി.എച്ച്.ഡി എടുത്തിട്ടില്ല. പക്ഷെ, പ്രതിഭയെ തിരിച്ചറിയുന്നതിനും പ്രൊഫസറായി അംഗീകാരം നൽകുന്നതിനും ഡോ. രാജിന് ഇതൊരു തടസ്സമായിരുന്നില്ല. അക്കാലത്ത് ഇന്ത്യൻ ഇക്കണോമിക്സിലെ സംവാദങ്ങളുടെ കേന്ദ്രബിന്ദു ഇന്ത്യൻ സമ്പദ്ഘടനയുടെ / കാർഷിക മേഖലയുടെ ഉൽപ്പാദന വ്യവസ്ഥ (മോഡ് ഓഫ് പ്രൊഡക്ഷൻ) എന്താണെന്നതായിരുന്നു. ഈ തർക്കത്തിലെ ഒരു പ്രമാണ ഗ്രന്ഥം ലെനിന്റെ “റഷ്യയിലെ മുതലാളിത്ത വളർച്ച” എന്നതായിരുന്നു. റഷ്യൻ കാർഷിക മേഖല വർഗ്ഗപരമായ ധ്രുവീകരണത്തിലൂടെ മുതലാളിത്തത്തിലേയ്ക്കു നീങ്ങുന്നതിന്റെ രൂപങ്ങളെയാണ് ഈ ഗ്രന്ഥത്തിൽ പരിശോധിക്കുന്നത്. ലെനിന്റെ വിശകലന രീതിയാണ് വലിയൊരു വിഭാഗം രാഷ്ട്രീയ പ്രവർത്തകരും പണ്ഡിതരും സ്വീകരിച്ചത്. കേരളത്തെയും ലെനിനിസ്റ്റ് വാർപ്പ് മാതൃകയിൽ വിശദീകരിക്കുവാൻ ബദ്ധപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണാജി “ചയനോവു”മായി രംഗപ്രവേശനം ചെയ്യുന്നത്. ധ്രുവീകരണമല്ല, പാപ്പരീകരണമാണ് കൂലിവേല വർഗ്ഗത്തിനു രൂപം നൽകുന്നതെന്നാണ് ചയനോവിന്റെ സിദ്ധാന്തം. കേരളത്തിൽ ജനസംഖ്യ പെരുകുന്നതിന്റെ ഫലമായി സ്വത്ത് നിരന്തരം പുനർവിഭജിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഭൂമി ഉപജീവനത്തിനു തികയാതെ വരുന്നതുമൂലം കൂലി വേലയ്ക്ക് പോകുവാൻ ചെറുകിട സ്വത്തുടമസ്ഥർ നിർബന്ധിതരാകുന്നു. ഇതാണ് കൃഷ്ണാജിയുടെ വാദത്തിന്റെ രത്നച്ചുരുക്കം. ഭൂവിതരണത്തിലെ അസമത്വവും, അതിന്റെ വർദ്ധനയും, കുടുംബരൂപീകരണം, സ്വത്തു ഭാഗം വയ്ക്കൽ, ഭൂമിയുടെ വലിപ്പവും പ്രജനന നിരക്കും എന്നു തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. സി.ഡി.എസിലെ “ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം” എന്ന വിശ്രുത പഠനത്തിൽ കൃഷ്ണാജി ഭൂവിതരണം സംബന്ധിച്ചു തയ്യാറാക്കിയ അധ്യായം മുതൽ തന്റെ ഏറ്റവും അവസാന പ്രബന്ധം വരെ പരന്നു കിടക്കുന്ന ഈ സാഹിത്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന അക്കാദമിക് സംഭാവന. 2018ൽ പ്രസിദ്ധീകരിച്ച “ഭൂ അസമത്വത്തിന്റെ ഡൈനാമികസ്: ധ്രുവീകരണമോ പാപ്പരീകരണമോ” എന്ന പ്രബന്ധം ഇതു സംബന്ധിച്ച ഇതുവരെയുള്ള പഠനങ്ങളെയും സംവാദങ്ങളെയും അഖിലേന്ത്യാ കണക്കുകൾ വെച്ചു ക്രോഡീകരിക്കുന്ന അസാമാന്യമായൊരു രേഖയാണ്. ഇതുപോലെ അദ്ദേഹം കൈവച്ച ഓരോ മേഖലയെക്കുറിച്ചും പ്രതിപാദിക്കാൻ ശ്രമിക്കുന്നില്ല. എങ്കിലും വിഷയ സൂചിക മാത്രം നൽകട്ടെ: ദാരിദ്ര്യവും പോഷകാഹാരക്കുറവും അതിന്റെ അളവുകളും, ഭക്ഷ്യധാന്യ ഉൽപ്പാദനവും പ്രാദേശിക അസമത്വങ്ങളും പൊതുവിതരണവും, കർഷകത്തൊഴിലാളികളും അവരുടെ കൂലിയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സ്ത്രീ-പുരുഷ അനുപാതത്തിലെ പ്രാദേശിക അന്തരങ്ങളും, ഇന്ത്യയിലെയും കാർഷിക വിലനയവും ധാന്യവില വിശകലനവും, കേരളത്തിലെ തൊഴിലില്ലായ്മ തുടങ്ങിയവ അദ്ദേഹം കൈവെച്ച പ്രധാന വിഷയങ്ങളാണ്. ഗൂഗിൾ സ്കോളറിൽ അദ്ദേഹത്തിന്റെ 94 പ്രബന്ധങ്ങളുടെ ലിസ്റ്റ് നിങ്ങൾക്കു വായിക്കാം. ഗവേഷകൻ എന്നതുപോലെ കൃഷ്ണാജി നല്ലൊരു അധ്യാപകനും കൂടിയായിരുന്നു. സി.ഡി.എസിൽ എം.ഫില്ലിന് അക്കാലത്ത് വക്കീലൻമാരെ വരെ ഉൾപ്പെടുത്തുമായിരുന്നു. ഇവരെയടക്കം മിനിമം സ്റ്റാറ്റിസ്റ്റിക്സ് നിലവാരത്തിലേയ്ക്ക് ഏതാനും മാസങ്ങൾകൊണ്ട് കൈപിടിച്ച് ഉയർത്തിയിരുന്ന മജീഷ്യനായിരുന്നു കൃഷ്ണാജി. ചന്ദൻ മുഖർജിയായിരുന്നു സഹായി. ഇരുവരുംകൂടി ഇതിനായി ഒരു പ്രത്യേക ഹാൻഡ് ബുക്കും തയ്യാറാക്കിയിരുന്നു. ഇതിൽ സ്റ്റാറ്റിസ്റ്റിക് വിശകലനത്തിനായി ഉപയോഗപ്പെടുത്തിയിരുന്ന കണക്കുകൾ ഭൂമി, സ്വത്ത്, കാർഷിക വിലകൾ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളോട് ബന്ധപ്പെട്ടുള്ള യഥാർത്ഥ സ്ഥിതി വിവരക്കണക്കുകളായിരുന്നു. കണക്കിന്റെ സാമർത്ഥ്യത്തേക്കാൾ വിശകലനത്തിന്റെ യുക്തിയിലാണ് അദ്ദേഹം ഊന്നിയിരുന്നത്. ആദ്യം വാദം, പിന്നെ അതു സമർത്ഥിക്കാനുള്ള കണക്കഭ്യാസം – ഇതായിരുന്നു അദ്ദേഹത്തിന്റെ ചിട്ട. എന്തോ ഇക്കണോമെട്രിക്സിനോട് ഒരു വിരക്തിയായിരുന്നു. അധ്യാപകൻ എന്ന നിലയിൽ പ്രത്യേകത വിദ്യാർത്ഥികൾക്കുവേണ്ടി സമയം ചെലവഴിക്കുന്നതിനുള്ള സദാസന്നദ്ധതയാണ്. തന്റെ ഗവേഷണം കഴിഞ്ഞ് ബാക്കിസമയം വിദ്യാർത്ഥികൾക്ക് എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ആദർശം. വിദ്യാർത്ഥിക്കുള്ള സമയം കഴിഞ്ഞ് തന്റെ സ്വന്തം ഗവേഷണം എന്നതായിരുന്നു. ഞങ്ങൾ – എ.വി. ജോസ്, ചന്ദർ മുഖർജി, നടാ ദുവ്വൂരി, റാം മോഹൻ റെഡ്ഡി, മിഹിർഷാ, ദീപിത ചക്രവർത്തി (പി.എച്ച്.ഡി വിദ്യാർത്ഥികളുടെ പേരുകൾ മാത്രം) ഈ വാത്സല്യത്തിന്റെ ഗുണഭോക്താക്കളായിരുന്നു. ഒന്നുകൂടി പറയട്ടെ സ്വന്തം വിദ്യാർത്ഥിയാകണമെന്നില്ല, ഏതൊരു ഗവേഷകനും സ്വാതന്ത്ര്യത്തോടെ അദ്ദേഹത്തെ സമീപിക്കാമായിരുന്നു. വായനയുടെ പ്രാധാന്യം കുട്ടികൾക്കു പകർന്നു നൽകാൻ അദ്ദേഹം ശ്രമിച്ചു. എംപരിക്കൽ ഗവേഷണം സിദ്ധാന്ത വിശകലനത്തോടു പലപ്പോഴും അവഗണന മനോഭാവം പുലർത്തുക പതിവാണ്. ഇതിനുള്ള പ്രതിവിധിയായിട്ടാണ് പുസ്തക വായനയ്ക്ക് അദ്ദേഹം നൽകിയ പ്രാധാന്യം. ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുക വിദ്യാർത്ഥികൾക്ക് അവയെ പരിചയപ്പെടുത്തുക എന്നതു പതിവായിരുന്നു. ഇമ്മാനുവൽ വാലർസ്റ്റൈൻ, സമീർ അമീൻ, ഫെർനാൻഡ് ബ്രൗഡൽ തുടങ്ങിയ ഒട്ടേറെ പേരുടെ ഗ്രന്ഥങ്ങൾ ആദ്യമായി കണ്ടിട്ടുള്ളത് കൃഷ്ണാജിയുടെ കൈയ്യിലാണ്. ലൈബ്രറിയിലെ ജേർണലുകൾ എല്ലാം പരതുക ഏതാണ്ടൊരു ദിനചര്യയായിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങളുമായി മേശമേൽ കാൽ ഉയർത്തിവച്ച് വായനയിൽ മുഴുകി ഇരിക്കുന്ന കൃഷ്ണാജിയുടെ മനസ്സിൽ തങ്ങുന്ന ഒരു പ്രധാന ചിത്രം. പ്രബന്ധങ്ങൾ കുട്ടികളെക്കൊണ്ട് തന്നെ തിരുത്തി എഴുതിക്കും. തടിയൻ അധ്യായങ്ങളുമായിച്ചെന്ന എന്നോട് അദ്ദേഹം ചോദിച്ചത് ഇതാണ്. ഈ അധ്യായത്തിലെ വാദം എന്താണ്? അതുമായി ബന്ധമില്ലാത്തതെല്ലാം വെട്ടൂ. അതിനുശേഷം ഈ തത്വം തന്നെ ഓരോ ഖണ്ഡികയ്ക്കും ബാധകമാക്കി. എങ്ങനെയാണ് ഒരു പ്രബന്ധം എഡിറ്റ് ചെയ്യേണ്ടതെന്ന് ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളിൽ നിന്നും പൂർണ്ണമായി പിൻവാങ്ങിയെങ്കിലും ചില കാര്യങ്ങളിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലായിരുന്നു. അദ്ദേഹം ഒരു വിദേശ പ്രോജക്ടിലോ കൺസൾട്ടൻസിയിലോ ഭാഗഭാക്കായിട്ടില്ല. അതുകൊണ്ടായിരിക്കും റിട്ടയർ ചെയ്യുമ്പോൾ ഹൈദ്രാബാദിലെ ഒരു ചെറിയ ഫ്ലാറ്റ് മാത്രം സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പല അവസരങ്ങളും സ്വയം വേണ്ടെന്നുവച്ചു. അവസാനം വരെ അദ്ദേഹം മുഖ്യധാരകളിൽ നിന്നു മാറിനടന്നു. പ്രത്യക്ഷത്തിൽ വളരെ കർക്കശക്കാരന്റെ പ്രകൃതമാണ്. ചിരി അപൂർവ്വം. പക്ഷെ ഇതുപോലെ നർമ്മബോധമുള്ള പണ്ഡിതർ ചുരുക്കം. സംശയമുള്ളവർക്ക് കൃഷ്ണാജിയുടെ പൂർത്തിയാക്കാത്ത ആത്മകഥാപരമായ കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അതു മനസിലാകും. സംഗീത പ്രേമിയായിരുന്നു. കുറച്ചുനാൾ കർണ്ണാടിക് – ഹിന്ദുസ്ഥാനി രാഗങ്ങളുടെ മാത്തമാറ്റിക്കൽ മോഡലിംങിലാണ് പൂർണ്ണമായി മുഴുകിയിരുന്നത്. രണ്ടും എനിക്ക് വലിയ വിവരമില്ലാത്തതുകൊണ്ട് അദ്ദേഹം പരിശ്രമിച്ചിരുന്നതെന്തെന്ന് വിശദീകരിക്കാൻ എനിക്കു കഴിയില്ല. ഏതായാലും ആ പ്രയത്നം വെളിച്ചം കണ്ടില്ല. സ്വത്തെന്നു പറയാൻ ഹൈദ്രാബാദിലെ ഫ്ലാറ്റും പുസ്തകശേഖരവും സംഗീതശേഖരവും മാത്രം. പുസ്തകശേഖരത്തിൽ ജേർണലുകളുടെ മുൻ വാല്യങ്ങൾ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിന് അദ്ദേഹം സംഭാവന ചെയ്തു. ബാക്കിയുള്ള പുസ്തകങ്ങൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനു നൽകാനാണ് തീരുമാനം. എങ്കിലും ഇന്ന് കൃഷ്ണാജിയില്ലാത്ത ഫ്ലാറ്റിൽ ആദ്യമായിച്ചെന്നപ്പോൾ മകൾ വിജി പറഞ്ഞു. അച്ഛന്റെ വിദ്യാർത്ഥികൾക്ക് ഓർമ്മ പുസ്തകമായി ഇഷ്ടമുള്ള ഒന്നോ രണ്ടോ പുസ്തകങ്ങൾ എടുക്കാം. ഡോ. എ.വി. ജോസ്, ഡോ. രാം മനോഹർ റെഡ്ഡി, ഞാൻ എന്നിവർ ഓരോ ഓർമ്മ പുസ്തകം എടുത്തു. ഞാൻ എടുത്തത് ബുക്കാറിന്റെ “ഇക്കണോമിക്സ് ഓഫ് ദി ട്രാൻസ്ഫർമേഷൻ പിരിയഡ്” എന്ന ഗ്രന്ഥം. പിന്നെ എന്റെ തന്നെ സേജ് പ്രസിദ്ധീകരിച്ച “ആധുനികവൽക്കരണവും തൊഴിലില്ലായ്മയും”. രണ്ടാമത്തെ പുസ്തകം എന്റെ കൈയ്യിൽ ഇല്ലാത്തതുകൊണ്ടല്ല. കൃഷ്ണാജിയുടെ കൈയ്യൊപ്പുള്ള ഈ കോപ്പി എനിക്കു തന്നെയാവട്ടെ എന്നു വിചാരിച്ചു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
കേന്ദ്രസര്‍ക്കാർ തുടര്‍ന്നുവരുന്ന സാമ്പത്തിക-വ്യാവസായിക-വിദ്യാഭ്യാസ തൊഴില്‍ നയങ്ങൾ നാനാ മേഖലകളിലും പ്രതിസന്ധിക്കും തകര്‍ച്ചക്കും ഇടയായിരിക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാതെ ഇതിനെതിരെ വളര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളെ ജാതി-മത-വര്‍ഗ്ഗീയ ശക്തികളുമായി സന്ധിചെയ്തും കൂട്ടുകൂടിയും മര്‍ദനോപാധികൾ ഉപയോഗിച്ചും തകര്‍ക്കാനാണ് ഇന്ത്യന്‍ ഭരണാധികാരികൾ ശ്രമിക്കുന്നത്. എന്നാല്‍ ഈ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ്‌ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. വിവിധ ജനവിഭാഗങ്ങളുടെ പ്രക്ഷോഭസമരങ്ങള്‍ ദേശിയ അടിസ്ഥാനത്തില്‍ വളര്‍ന്നുവരുന്നു. ഇടതുപക്ഷ ട്രേഡ്-യൂണിയനുകളുടെയും, ബഹുജനസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഭാരത്‌ ജാഥയും, ഡല്‍ഹി റാലിയും, ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിനു വഴിയൊരുക്കി. ഇടതുപക്ഷ-മതേതര ജനാധിപത്യകക്ഷികളുടെയും, ട്രേഡ്-യൂണിയനുകളുടെയും നേതൃത്വത്തില്‍ മാര്‍ച്ച് 15-നു നടന്ന വിജയകരമായ ഭാരത്‌ ബന്ദ്‌ ഈ മുന്നേറ്റത്തിന്‍റെ തിളക്കമാര്‍ന്ന ഒരധ്യായമാണ്. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ കൂടുതൽ കൂടുതല്‍ ജനവിരുദ്ധനയങ്ങളിലേക്കും മര്‍ദനസംവിധാനങ്ങളിലേക്കും നീങ്ങികൊണ്ടിരിക്കുന്നു. ട്രേഡ്-യൂണിയനുകളെ, അടിച്ചമര്‍ത്താനുള്ള വ്യവസായബന്ധ ബില്ലും ട്രേഡ്-യൂണിയന്‍ ബില്ലും പാര്‍ലമെന്റിന്റെ ഈ സെക്ഷനിൽ തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്‍റെ അവകാശങ്ങൾ അംഗീകരിക്കുകയും, ട്രേഡ്-യൂണിയന്‍-ജനാധിപത്യ അവകാശങ്ങള്‍അനുവദിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പ്രസക്തി വര്‍ധിക്കുന്നത്.1982-87 കാലത്ത് കേരളത്തിലെ സംസ്ഥാന ജീവനക്കാരുള്‍പ്പെടെയുള്ള വിവിധ ജനവിഭാഗങ്ങൾ തങ്ങള്‍ക്കെതിരായി ഭരാണിധികാരികള്‍ നടത്തികൊണ്ടിരിക്കുന്ന കടന്നക്രമണങ്ങളെ ചെറുക്കുന്നതിനും, നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ ഗവര്‍മെന്റ്.സംഘടിത ജനവിഭാഗങ്ങളുടെ ഐക്യം തകര്‍ക്കുന്നതിനു അവർ ഉപയോഗപ്പെടുത്തികൊണ്ടിരുന്ന ജാതി-മത വര്‍ഗ്ഗീയതകള്‍ക്കെതിരായും, ആക്രമണവിധേയമായ സാമ്പത്തികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, രാഷ്ട്രീയഅഴിമതി വിമുക്തമായ ഒരു ഭരണം ഇവിടെ സ്ഥാപിക്കുന്നതിനും ഇതുമൂലം കഴിഞ്ഞിരിക്കുന്നു. ഈ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള സമരങ്ങൾ കുത്തിപൊക്കുക മാത്രമല്ല,സാമ്പത്തികമായി ഞെക്കികൊല്ലാനും ശ്രമം ആരംഭിച്ചിരിക്കുന്നു. സംസ്ഥാന ജീവനക്കാരടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ വകവച്ചു കൊടുക്കാനും സംസ്ഥാനത്തിന്‍റെ വികസനാവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമായ സാമ്പത്തിക സഹായവും കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്നില്ല. പരിമിതമായ സാമ്പത്തിക ചുറ്റുപാടിലും നിരവധി ക്ഷേമപരിപാടികളും വികസനപ്രവര്‍ത്തനങ്ങളും ഈ ഗവര്‍മെന്റ് ആവിഷ്കരിച്ചു നടപ്പാക്കികൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളും, ജനോപകാര നടപടികളും ദ്രുതഗതിയില്‍ ജനങ്ങളിൽ എത്തേണ്ടതിനു ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം സമൂലമായ മാറ്റത്തിനു വിധേയമാകേണ്ടതുണ്ട്. ഇതിനു വിലങ്ങുതടിയായി നില്‍ക്കുന്ന അഴിമതി, സ്വജനപക്ഷപാതം, കാലതാമസം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകൾ തുടച്ചുമാറ്റേണ്ടത് അനിവാര്യമാണ്. പുതിയ ഭരണ മാറ്റത്തോടെ രാഷ്ട്രീയഅഴിമതിക്കും, ജാതി-മത സ്വാധീനങ്ങള്‍ക്കും അറുതിവന്നിരിക്കുന്നു എന്ന് കുത്തക പത്രങ്ങൾ പോലും സമ്മതിച്ചിരിക്കുന്നു. സിവില്‍ സര്‍വീസ് ജനോപകാരപ്രദമാക്കുന്നതിന് അധികാരവികേന്ദ്രീകരണത്തിന്‍റെ പ്രക്രിയകൾ പൂര്‍ത്തിയാക്കാനും ചട്ടങ്ങളും നിയമങ്ങളും ജനാധിപത്യവല്‍കരിക്കാനും അടിയന്തിരനടപടികൾ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സംസ്ഥാന ജീവനക്കാരുടെ സംഘടിതപ്രസ്ഥാനവും സിവില്‍ സര്‍വിസ് കാര്യക്ഷമവും പരമാവധി അഴിമതി വിമുക്തവുമാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കേണ്ടതുണ്ട്. സ്വന്തം മേഖലയിലെ തൊഴില്‍ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവകാശസമരങ്ങൾ എത്ര ശക്തമായി നടത്തുന്നുവോ, അത്രയും വീറും വാശിയും സ്വന്തം തൊഴില്‍പരമായ കടമകൾ നിര്‍വഹിക്കുന്നതിലും ജീവനക്കാർ കാണിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ സര്‍ക്കാർ സ്ഥാപനങ്ങളിൽ ഇന്ന് കാണുന്ന ചെറിയ അലംഭാവങ്ങള്‍ പോലും നമ്മുടെ പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്നും അകറ്റി നിര്‍ത്താന്‍ ഇടയാക്കുന്നു. വര്‍ഗബോധമുള്ള ട്രേഡ് –യൂണിയനുകള്‍ സ്വന്തം തൊഴില്‍പരമായ ബാധ്യതകളും കടമകളും, അങ്ങേയറ്റം കാര്യക്ഷമതയും, മേന്മയും ഉയര്‍ത്തിപ്പിടിക്കാൻ കടപ്പെട്ടവരാണ്. ഭരണാധികാരവര്‍ഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാൻ ബഹുജനങ്ങളുടെ പൂര്‍ണ്ണ സഹായമുണ്ടെങ്കിലെ കഴിയൂ. ജനങ്ങളും ജീവനക്കാരുമായുള്ള ബന്ധം കൂടുതല്‍ ക്രിയാത്മകമാക്കി ഓരോ സര്‍ക്കാർ സ്ഥാപനത്തിലും,സ്വന്തം തൊഴില്‍പരമായ കടമകള്‍ കൃത്യമായും, കാര്യക്ഷമ‌മായും സത്യസന്ധമായും നിര്‍വഹിച്ച് സിവിൽ സർവീസിലെ അഴിമതി,കൈക്കൂലി,സ്വജനപക്ഷപാതം തുടങ്ങിയ സമൂഹവിരുദ്ധ പ്രവണതകളെ ചെറുത്തുനില്‍ക്കുമെന്നു ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. അതിനുവേണ്ടി രംഗത്തിറങ്ങണമെന്ന് കേരളത്തിലെ എല്ലാ ജീവനക്കാരോടും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. ഭരണാധികാരിവര്‍ഗം ഉയര്‍ത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് യോജിപ്പിന്‍റെ മേഖല വിപുലപ്പെടുത്തണമെന്ന്‍ എല്ലാ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്. Web Team First Published Aug 29, 2022, 8:18 AM IST കുവൈത്ത് സിറ്റി: വിദേശത്തു നിന്ന് എത്തിയ പാര്‍സലില്‍ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെ അത് ഏറ്റു വാങ്ങാനെത്തിയ യുവതി അറസ്റ്റില്‍. കുവൈത്തിലാണ് സംഭവം. അമേരിക്കയില്‍ നിന്ന് രാജ്യത്ത് എത്തിയ പാര്‍സലിലാണ് മയക്കുമരുന്നുണ്ടെന്ന് എയര്‍ കാര്‍ഗോ കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് സ്വീകരിക്കാനെത്തുന്നത് ആരെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു. കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്. ഇവരെ പിന്നീട് കുവൈത്ത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. Read also: കുവൈത്തില്‍ ജൂത മത ചിഹ്നങ്ങളുള്ള ആഭരണങ്ങള്‍ വിറ്റതിന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ പിടിയിലായി മസ്‍കത്ത്: വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. "കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു" എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. قيادة شرطة محافظة الداخلية تضبط شخص من جنسية آسيوية لحيازته كميات من المشروبات الكحولية بقصد الاتجار بها، وتستكمل الإجراءات القانونية بحقه.#شرطة_عمان_السلطانية pic.twitter.com/8G6KZk7yde
പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന എം. ആര്‍. ഡി. ദത്തന്‍ അടുത്ത സുഹൃത്തുക്കളുടെയോ അതല്ലെങ്കില്‍ ബന്ധുക്കളുടെയോ ശവസംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെപ്പറ്റി മുമ്പൊരിക്കല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ദു:ഖം താങ്ങാനാവാതെ വരുമ്പോള്‍ പ്രയോഗിക്കാറുള്ള ഒരു 'മരണവിദ്യ' വിവരിക്കുകയുണ്ടായി. കൈകൂപ്പി വണങ്ങി ശവശരീര്‍ത്തിനു ചുറ്റും നടക്കുക. എന്നാല്‍ നടപ്പിനിടയില്‍ മറ്റ് എന്തിനെപ്പറ്റിയെങ്കിലും ചിന്തിച്ച് നീങ്ങാനാകുമെങ്കില്‍ മനസ്സ് വേദനിക്കാതെ കണ്ണീര്‍ പൊടിക്കാതെ വലം വെച്ച് ചുറ്റാനാകും. ലേഖനത്തിലൂടെ ദത്തന്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ചില ശവസംസ്കാരചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും 'ബോഡി'ക്ക് സമീപത്ത് എത്തുമ്പോഴേക്കും ദു:ഖം മറക്കാന്‍ കരുതിവെച്ച വിഷയങ്ങള്‍ പലപ്പോഴും കൈവിട്ട് പോവുകയാണ് പതിവ്. എന്നാല്‍ പ്രിയപ്പെട്ട ലീഡര്‍ കരുണാകരന്‍റെ ശരീരം കാണാന്‍ ഞാന്‍ പോയില്ല. വന്‍‌തിരക്കിനെ പേടിച്ചാണ് പോകാതിരുന്നത്. വിവിധ ചാലനുകളിലൂടെ വന്ന രംഗങ്ങള്‍ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രം കഴിഞ്ഞു. ലീഡറുടെ മരണശേഷം മുരളിയോടും പത്മജയോടും പിന്നീട് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത് മനസ്സിന് ആശ്വാസം നല്‍കി. ജനുവരി നാലിന് ഞാനും പത്നിയും തൃശ്ശൂര്‍ മുരളീഭവനത്തില്‍ പോയി. അവിടെ സന്ദര്‍ശകരുടെ പ്രവാഹം. ഇതിനിടെയിലും രണ്ടുമണിക്കൂറോളം മുരളിയോടും ബന്ധുക്കളോടും ഒപ്പം ചിലവഴിക്കാനും കഴിഞ്ഞു. ആ ദിവസം തൃശ്ശൂരില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മേശപ്പുറത്തിരുന്ന പുതിയ ഫോട്ടോകള്‍ ശ്രദ്ധിച്ചു. കൊച്ചു മകന്‍ ആദി (ഒന്നാം ക്ലാസ്സുകാരന്‍) സ്കൂളില്‍ നിന്ന് കൊണ്ടുവന്ന ഫാന്‍സിഡ്രെസ്സില്‍ പങ്കെടുത്ത ചില ചിത്രങ്ങള്‍. പാവം ആദി ഹിറ്റ്ലറുടെ വേഷമാണ് കെട്ടിയത്. ലോകത്തെ ഞെട്ടിവിറപ്പിച്ച സ്വേച്ഛാധിപതിയായ ഹിറ്റ്ലറുടെ വേഷം എന്തിനാണ് അണിഞ്ഞതെന്നറിയില്ല. മദര്‍ തെരേസയും മന്‍‌മോഹന്‍ സിങ്ങും ഗാന്ധിജിയും നെഹ്രുവും അമിതാബ് ബച്ചനും ഉള്ള വേളയില്‍! ഹിറ്റ്ലറുടെ മുഖം ഫോട്ടോകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പേടി തോന്നും. എന്നാല്‍ മാനിനെപ്പോലുള്ള ആദിയുടെ 'ഹിറ്റ്ലര്‍ ഫേസ്' കണ്ടാലോ? മൂന്ന് കുറവുകള്‍ എനിക്ക് തോന്നി. ഒന്ന്- നെറ്റിയിലേക്കിറക്കിയിട്ടിരുക്കുന്ന മുടി. രണ്ട്- തടിച്ച പുരികം. മൂന്ന്- മുറുമീശയാണെങ്കിലും തടിച്ചതാകണം. ചാര്‍ലി ചാപ്ലിന്റേതുപോലെയായാല്‍ പോര. അത്രത്തോളം സൂക്ഷ്മനിരീക്ഷണം മേക്കപ്പ് ചെയ്ത വ്യക്തിക്ക് നടത്താന്‍ കഴിഞ്ഞിരിക്കില്ല. ഒന്നാം സ്റ്റാന്‍ഡേര്‍ഡ്കാരനാണെങ്കിലും ആദി വരക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. അയാള്‍ക്ക് പ്രിയപ്പെട്ട മുഖങ്ങള്‍ ഗാന്ധിജി, ദലൈ ലാമ എന്നിവരുടേത്. ദ് ഹിന്ദു, മാതൃഭൂമി, ജനയുഗം, ചന്ദ്രിക എന്നീ പത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള പേജുകളില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചൈനയെന്ന് കേട്ടാല്‍ ഈ കൊച്ചു കലാകാരന് ദേഷ്യം വരും. അവര്‍ കുഴപ്പകാരാണെന്ന് ഈ കൊച്ചു ഹൃദയം പറയുന്നു. ഏത് പ്രതിമ കണ്ടാലും തൊഴുക പതിവാണ്. കാറിലെ പിന്‍സീറ്റില്‍ ചമ്രം പിടഞ്ഞിരുന്ന് കൈകൂപ്പും. ഒരു ദിവസം പറങ്ങാട്ടുള്ള സന്തോഷിന്‍റെ പുതിയ വീട് കാണാന്‍ പോയ വഴി ശ്രീനാരായണഗുരുവിന്‍റെ പ്രതിമ കണ്ട് ആദി തൊഴുതുകൊണ്ട് പറഞ്ഞു: "ദേവീ മഹാമായേ...". ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറയുക. ആ വാക്യം മുഴുവന്‍ അവന് പഠിക്കാനായില്ലെങ്കിലും ഗുരുവിന്‍റെ പ്രതിമകള്‍ കാണുമ്പോള്‍ ആദി ചുരുക്കിപറയാറുണ്ട്: "ഒരു ജാതി." ഹിറ്റ്ലര്‍ ഫോട്ടോകള്‍ കണ്ടശേഷം വിശ്രമിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് മാവേലിക്കര നിന്ന് ഒരു ഫോണ്‍ വിളി വന്നത്: "അറിഞ്ഞാരുന്നോ, തങ്കച്ചായന്‍ മരിച്ചുപോയി." എട്ട് വര്‍ഷമായി ബോധമില്ലാതെ രോഗശയ്യയിലായിരുന്ന തങ്കച്ചായന്‍റെ (എ. കെ. മാത്യു, ആലുമ്മൂട്ടില്‍, ഭരണിക്കാവ്) വേര്‍പാട് ഞെട്ടലുണ്ടാക്കി. പെട്ടെന്ന് എന്‍റെ മനസ്സില്‍ ഹിറ്റ്ലറിന്‍റെ രൂപം തെളിഞ്ഞുവന്നു. പഴയ ഓര്‍മ്മകളിലേക്ക് മനസ്സ് ഒരു മയക്കത്തിലെന്ന പോലെ മടങ്ങി. ഞങ്ങള്‍ എറണാകുളത്ത് തൃക്കാക്കരയില്‍ താമസിക്കുന്ന കാലം. എനിക്ക് എഴോ എട്ടോ വയസ്സുള്ളപ്പോള്‍. ആലുവ യു. സി. കോളേജില്‍ പഠിക്കയായിരുന്ന ഞങ്ങളുടെ ബന്ധു കൂടിയായ എ. കെ. മാത്യു അവധി ദിവസങ്ങളില്‍ വീട്ടില്‍ വരിക പതിവായിരുന്നു. അന്ന് ഞാന്‍ കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല, എന്താണന്ന് അറിയുകയുമില്ല. വീട്ടില്‍ വരുമ്പോഴെല്ലാം കടലാസുകള്‍ നിരത്തിയിട്ട് പെന്‍സില്‍ കൊണ്ട് വളരെ സ്പീഡില്‍ കാര്‍ട്ടൂണ്‍ വരച്ചുതള്ളുന്ന തങ്കച്ചായനെ ഞാന്‍ ഓര്‍ക്കുന്നു. അക്കാലത്ത് കടലാസില്‍ രണ്ട് മുഖങ്ങളാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വരച്ചിരുന്നത്. ഹിറ്റ്ലറിന്‍റെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്‍റെയും - ഏറെ വേഗത്തില്‍ വരച്ചു തീര്‍ക്കുന്നു. ഇന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന 'ആമ ഇഴച്ചില്‍' കാണുമ്പോള്‍ തങ്കച്ചായന്‍റെ കൈയ്യുടെ വഴക്കം ഓര്‍ത്തുപോകാറുണ്ട്. എന്‍റെ മുമ്പിലിരുന്ന ഫോട്ടോയിലെ കൊച്ചുമകന്‍ വേഷമിട്ട ഹിറ്റ്ലറെ ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്‍റെ പ്രസിദ്ധീകരണമായ 'ശങ്കേഴ്സ് ‌വീക്കിലി' എട്ടു വയസ്സുകാരനായ എനിക്ക് കാണാനുണ്ടായ ആദ്യ അവസരം ലഭിച്ചത് ഇദ്ദേഹത്തിന്‍റെ കൈകളിലായിരുന്നു. "ശങ്കരപ്പിള്ള നമ്മുടെ കായംങ്കുളം സ്വദേശിയാണ്. അദ്ദേഹത്തിന്‍റെതാണ് ശങ്കേഴ്സ് വീക്കിലി. ഇതു നിറയെ കാര്‍ട്ടൂണുകളും രസകരമായ ലേഖനങ്ങളുമാണ്. സമയം കിട്ടുമ്പോള്‍ ദാസന്‍ നോക്കണം. അടുത്താഴ്ച വരുമ്പോള്‍ ഞാന്‍ എടുത്തോളാം" എന്ന് പറഞ്ഞ് അദ്ദേഹം ആലുവായിലേക്ക് മടങ്ങുന്നതോടെ എന്‍റെ മനസ്സ് ശങ്കേര്‍സ് വീക്കിലിയിലേക്ക് തിരിയും. അത് നോക്കി ഗാന്ധിജിയെയും നെഹ്രുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും രാജഗോപാലാചാരിയേയും മൗലാനാ അബ്ദുള്‍ കലാം ആസാദിനെയും രൂപങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. കാര്‍ട്ടൂണിന്‍റെ ആദ്യപാഠങ്ങള്‍ അവിടെ തുടങ്ങുന്നു. നിശബ്ദമായ ആദ്യഗുരുവിനെ ഓര്‍ത്തുപോയി. വീട്ടില്‍ വരുമ്പോഴൊക്കെ തങ്കച്ചായന്‍ കൂടെ പഠിക്കുന്ന ഒരു ചാക്കോച്ചനെപ്പറ്റി പറയുമായിരുന്നു - രസികനായിരുന്നത്രെ. കവിതകള്‍ ചൊല്ലുമായിരുന്നത്രെ. അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമോ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. മറുപടിക്ക് പകരം ചിരി. അദ്ദേഹം പിന്നീട് പ്രശസ്തനായ ചെമ്മനം ചാക്കോ ആയി മാറിയ കഥയും എന്‍റെ ബന്ധു പറഞ്ഞറിഞ്ഞു. കേരള സര്‍ക്കാര്‍ സഹകരണവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്തനായിരുന്നു എ. കെ. മാത്യു. ആലുമ്മൂട്ടിലെ മുന്‍ വശത്തെ മുറ്റത്ത് പണ്ട് പലപ്പോഴും ഞാന്‍ കണ്ണീരൊഴുക്കിയ കഥ ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന്‍റെ പിതാവ് എം. കൊച്ചുകോശി (ഉണ്ണൂണ്ണി സര്‍) ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റെ്‌ ജോലിക്കാരനായിരുന്നെങ്കിലും നല്ലയൊരു കണ്ണുഡോക്ടര്‍ കൂടിയായിരുന്നു. കണ്ണിന് അസുഖം വരുമ്പോള്‍ ഞങ്ങള്‍ ഓടിയെത്തുന്നത് ആ മുറ്റത്താണ്‌. മരുന്നൊഴിച്ച് തരും. കണ്ണുദീനം അടുത്ത ദിവസം പമ്പ കടക്കും. ഉണ്ണൂണ്ണിച്ചായന്‍റെ കാലശേഷം ഈ കൊച്ചുചികിത്സ തങ്കച്ചായനും തുടരുകയുണ്ടായി. തങ്കച്ചായന് ഒരു റീത്ത് സമര്‍പ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും അതിന് ഒരുങിയില്ല. റീത്തിന് ഇക്കാലത്ത് എന്തു വില! റീത്ത് വെച്ച് കഴിഞ്ഞ് നമ്മള്‍ തിരിയുന്നതിന് മുമ്പ് ശവപ്പെട്ടിയുടെ കീഴില്‍ നില്‍ക്കുന്ന ബന്ധു അതെടുത്ത് മറ്റൊരു സ്ഥലത്തേക്ക് എറിയുന്നു. റോഡുകളിലെ കുഴികള്‍ക്കും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ ശിലാസ്ഥാപനകല്‍ലിലും തകര്‍ന്ന പാലത്തിനും ഭരണപക്ഷത്തും പ്രതിപക്ഷത്തുള്ളവര്‍ റീത്ത് സമര്‍പ്പിച്ച് സമര്‍പ്പിച്ച് പൂചക്രത്തിന് ഇടിവ് വന്നതുമൂലം റീത്തിനെ കൈവിടുകയായിരുന്നു. ചുവന്നു നീറുന്ന കണ്ണുകളുമായി ഞങ്ങള്‍ വീണ്ടും ആ മുറ്റത്തെത്തി. കണ്ണീര്‍ പൊടിച്ചു. നീറുന്ന ഹൃദയവുമായി ഞങ്ങള്‍ മടങ്ങി.
അന്യം നിന്ന് പോകുമോ എന്ന് കരുതുന്ന ഒരു ജനതയുടെ കഥയാണ് ഇത്. എട്ടോ പത്തോ വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്ന് ചിലപ്പോൾ തുടച്ചു നീക്കപ്പെട്ടെക്കാവുന്ന ഒരു ജനത!. മറ്റ് ജനങ്ങളുമായി ഒരു സമ്പർക്കവുമില്ലാത്ത സെന്ടിനെലുകൾക്ക് 60000 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു!. ശിലായുഗ കാലഘട്ടത്തിന്റെ അവസാനമുള്ള ഒരു ജനവിഭാഗമാണ് ഇവരെന്ന് കരുതുന്നു. ആധുനിക സംസ്കാരവുമായി ഒരു ബന്ധമില്ലാത്ത ഒരു ജനവിഭാഗം. മ്യാൻമറിനും ഇന്തോനേഷ്യക്കും ഇടയിൽ ബംഗാൾ ഉൾക്കടലിലുള്ള ഗ്രേറ്റ് ആന്ടമാൻ ദ്വീപസമൂഹങ്ങളിൽ പെട്ട നോർത്ത് സെന്റിനെൽ ദ്വീപിലാണ് അവർ വസിക്കുന്നത്. ഇടതൂർന്ന വനപ്രദേശമാണിത്. യാതൊരു രോഗപ്രധിരോധ ശേഷിയും ഉള്ള ജനതയല്ലിത്. മറ്റ് ജനതയോട് ഒരു രീതിയിലും അടുക്കുന്ന കൂടരല്ല അവർ. കണ്ടാൽ കൊല്ലാനും മടിക്കാത്ത തീർത്തും അപരിഷ്കൃതർ ആയ ഒരു ജനവർഗ്ഗം എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. പുറമേനിന്നു ആരു അടുക്കാൻ ശ്രമിച്ചാലും അവരുടെ അമ്പും വില്ലിന്റെയും ആക്രമണം ഉറപ്പാണ്. Related Articles സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരിൽ ഉണ്ടെന്നറിയുന്നത് പത്രങ്ങളിൽ കാണുന്ന വാർത്തകളിൽ നിന്നായിരുന്നു April 26, 2021 കിംവദന്തികളിൽ വഞ്ചിതരാകാതിരിക്കുക. വാക്‌സിനേഷനും നിങ്ങളുടെ ആർത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല April 24, 2021 വേട്ടയും മീൻ പിടിത്തവുമാണ് മുഖ്യ തൊഴിൽ. പിന്നെ കാട്ടുകിഴങ്ങുകളും കാട്ടുതേനും കടലാമയും ചെറിയ പക്ഷികളും തീരത്തടിയുന്ന തേങ്ങകളും വനത്തിൽ കാണുന്ന ഫലവർഗ്ഗങ്ങളും എല്ലാം ഭക്ഷണത്തിനായി അവർ ഉപയോഗിക്കുന്നുണ്ട്. കൃഷി ചെയ്യുന്നതായോ പാചകത്തിനായി തീ ഉപയോഗിക്കുന്നതായോ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല!. അവരുടെ ഭാക്ഷയെന്താണെന്നുപോലും തരാം തിരിക്കപ്പെട്ടിട്ടില്ല!. അവരുടെ അയല്ക്കാരായ ജറവകളുടെ ഭാക്ഷയുമായിപോലും അവക്ക് സാമ്യമില്ല!. അവരുടെ ജനസംഖ്യ എത്രയുണ്ടെന്ന് അറിയില്ല!. 40 നും 500 നും ഇടയിൽ പ്രതീക്ഷിക്കാം!. 2001 ലെ Census of India യുടെ കണക്കെടുപ്പുപ്രകാരം 21 ആണും 18 പെണ്ണുമാണ് ഉണ്ടായിരുന്നത്!. എന്നാൽ 2011 ലെ കണക്കിൽ 12 ആണും 3 പെണ്ണുമാണ് ഉണ്ടായിരുന്നത്!. അടുത്ത് ചെല്ലാൻ അനുവദിച്ചിട്ട്‌ വേണ്ടേ കണക്കെടുക്കാൻ!.2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയെ അവർ അതിജീവിച്ചോ ഇല്ലയോ എന്ന് ഒരു പിടിയും ഇല്ല. മുമ്പൊക്കെ കടൽത്തീരത് 20 മുതൽ 40 വരെയുള്ള കൂട്ടത്തെ കണ്ടിട്ടുണ്ട്. മറ്റ് രണ്ടവസരങ്ങളിൽ 40 മുതൽ 60 വരെയും. ആ നിഗമനത്തിൽ 2 മുതൽ 6 വരെയുള്ള സംഘങ്ങൾ അവിടെയുണ്ടെന്നു കണക്കാക്കുന്നു. അവരുടെ ഭക്ഷണത്തിന്റെ മുന്തിയ ഭാഗവും കടലിൽ നിന്നാണ്. ആ ദ്വീപിലെ ഏതെങ്കിലും ചെറിയ ഭാഗത്തുള്ളവരാന് അവരെന്നും കരുതപ്പെടുന്നു. നീഗ്രോകളുടെ പോലെ കറുത്ത ശരീരപ്രകൃതിയുള്ള ചുരുണ്ട മുടിയുള്ളവരാണിവർ. എന്നാൽ ശാരീരികമായി വലിപ്പക്കുറവും ഇവരുടെ പ്രത്യേകതയാണ്. എഴുത്തുകാരനും പര്യവേക്ഷകനുമായ Heinrich Harrer അവരെക്കുറിച്ച് വിവരിച്ചിരിക്കുന്നത് 5 അടി 3 ഇഞ്ച്‌ ഉയരമുള്ള വരും മിക്കവാറും പേരും ഇടംകൈയ്യന്മാരുമെന്നാണ്!. മറയില്ലാത്ത കുടിലുകളിലാണ് അവരുടെ താമസം. തറയിൽ ഓലകളും ഇലകളും വിരിച്ചാണ് അവരുടെ കിടപ്പ്. മൂന്നോ നാലോ പേർക്ക് കിടക്കാനും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുമുള്ള പരിമിത സൗകര്യം മാത്രമേ അതിനുള്ളൂ. വലിയ കുടുംബങ്ങളിൽ തറ കെട്ടി ഉയർത്തിയിരിക്കുന്നതായും കുടുംബ മുറികൾ വേർതിരിച്ചിട്ടും ഉണ്ട്. ആധുനികമായ ലോഹപ്പണികളിൽ അവർക്കുള്ള സാമർത്യത്തെക്കുറിച്ച് ഒരറിവുമില്ല. എന്നിരുന്നാലും കരയ്ക്ക് അടിയുന്ന സാധനങ്ങൾ ഉപയോഗിച്ച് കരവിരുതോടെ ആയുധങ്ങളും മറ്റ് സാധനങ്ങളും ഉണ്ടാക്കാൻ അവർ മിടുക്കരാണ്. 1980 ൽ കരക്കടിഞ്ഞ രണ്ട് കണ്ടൈനർ കപ്പലിൽ നിന്ന് ഇരുമ്പ് സാധനങ്ങളും മറ്റും അവർ കൈപ്പറ്റിയിരുന്നു. 1880 ൽ ആ ദ്വീപിലേക്ക് പര്യടനം നടത്തിയ Maurice Vidal Portman ന്റെ അഭിപ്രായത്തിൽ ഓന്ഗെസ് വംശത്തിന്റെ ഭക്ഷണ രീതികളോടാണ് അവർക്ക് സാമ്യം എന്ന് പറയുന്നു. അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്. 10 മീറ്റർ അകലത്തിലുള്ള മനുഷ്യാകാരമുള്ള ഒരു വസ്തുവിൽ കൃത്യമായി കുന്തമേറിഞ്ഞും അമ്പ് എയ്ത് പിടിപ്പിക്കാനും അവർക്ക് കഴിയും!. 3 തരത്തിലുള്ള അമ്പുകളാണ്‌ അവർ ഉപയോഗിക്കുന്നത്. മീൻ പിടിത്തത്തിനും വേട്ടക്കും, പിന്നെ മുനയില്ലാത്തത് മുന്നറിയിപ്പിനും. മീൻ പിടിത്തത്തിനുപയോഗിക്കുന്ന അമ്പ് മുപ്പല്ലിപോലെയുള്ളതാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന അമ്പ് മൂർച്ചവരുത്തിയതും അഗ്രഭാഗത്തെ മുനയൻ നീക്കം ചെയ്യാവുന്നതും ആണ്. അമ്പിന് 3 അടി നീളവും ചാട്ടുളിക്ക് 3 മീറ്റർ നീളവും ഉണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കാൻ അമ്പിന്റെ രൂപത്തിലുള്ള വലിയ ചാട്ടുളികളാണു പയോഗിക്കുന്നത്. കത്തികൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് വ്യക്തതയില്ല. കൈക്കോടാലിയും (adzes ) ഈറ്റക്കുട്ടകളും അവർ ഉപയോഗിക്കാറുണ്ട്. താമസ സ്ഥലത്ത് കനൽ കെടാതെ അവർ സൂക്ഷിക്കാറുണ്ട്. മീൻപിടിത്തത്തിനു വലകളും ചെറിയ വള്ളങ്ങളും അവർ ഉപയോഗിക്കുന്നു. 20 വയസ്സുള്ള Maurice Vidal Portman ആയുധധാരികൾക്കൊപ്പമാണ് ആ പര്യടനം തുടങ്ങിയത്. അവർ ഒരു സെന്റിനെൽ വംശജനെ തടവുകാരനാക്കി. വളരെ നന്നായി അയാളോട് പെരുമാറി സമ്മാനങ്ങളൊക്കെ കൊടുത്ത് തിരിച്ചയച്ചു. അവരോടുള്ള ബ്രിട്ടീഷുകാരുടെ സൌഹൃദം പ്രകടമാക്കാനായിരുന്നു അത്. പോർട്ട്‌ മാന്റെ പര്യടനം പുറമെനിന്നുള്ള ആദ്യത്തെ ഒന്നായിരുന്നു. എന്നാൽ പുറമേ നിന്നുള്ളവരെ കണ്ട് സെന്റിനെൽ ഗോത്രക്കാർ കാട്ടിലേക്ക് ഉൾവലിഞ്ഞു!. എന്നാൽ കുറച്ചു ദിവസങ്ങൾക്കുശേഷം പോര്ട്മാന്റെ പര്യടന സംഘം പ്രായമായ ദമ്പതികളെയും 4 കുട്ടികളെയും കണ്ടെത്തി ,തടവുകാരാക്കി പോർട്ട്‌ ബ്ലയറിലേക്ക് കൊണ്ടുവന്നു!. ആ ദമ്പതികൾ പ്രതിരോധ ശേഷിയില്ലാതെ അസുഖം ബാധിച്ച് മരിച്ചുപോയി!. 4 കുട്ടികളെയും അവർ ദ്വീപിലേക്ക് സമ്മാനങ്ങൾ നൽകി തിരിച്ചയച്ചു. അവർ കാട്ടിലേക്ക് അപ്രത്യക്ഷരായി!. എന്നാൽ അതിനുശേഷം ബ്രിട്ടീഷുകാർ അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചില്ല. പിന്നെ അവരുടെ ശ്രദ്ധ മറ്റ് ഗോത്രക്കാരിലെക്കായി!. 1896 ൽ ഒരു കുറ്റവാളി ജയിലിൽ നിന്ന് രക്ഷപെട്ടു ചങ്ങാടമുണ്ടാക്കി സെന്ടിനെൽ ദ്വീപിലെത്തി. കുറച്ച് ദിവസങ്ങൾക്കു ശേഷം അമ്പേറ്റ് തറഞ്ഞനിലയിലും കഴുത്ത് മുറിച്ച നിലയിലുമാണ് അയാളുടെ മൃതദേഹം കണ്ടെത്തിയത്!. 1970 മാർച്ച് 29 നു പണ്ടിറ്റിന്റെ നേതൃത്വത്തിലുള്ള നരവംശ ശാസ്ത്രജ്ഞൻമാരുടെ ഒരു സംഘം നോർത്ത് സെന്റിനെലിനും കൊൻസ്റ്റാൻ ദ്വീപിനുമിടയിൽ ഒരു പാറപ്പരപ്പിനു സമീപം കുറച്ച് സെന്ടിനെലുകളെ കണ്ടെത്തി. അവരെ വളരെ അടുത്ത് സൗകര്യ പ്രധാമായി കാണാൻ പാകത്തിന് അവർ ബോട്ട് ഒതുക്കി. അതിൽ ഒരു ദൃക്സാക്ഷിയുടെ വിവരണം ഇങ്ങനെയായിരുന്നു .” അവരിൽ കുറച്ചുപേർ ആയുധങ്ങൾ താഴെയിട്ട് മത്സ്യം എറിഞ്ഞു കൊടുക്കാൻ ഞങ്ങളോട് ആഗ്യങ്ങൾ കൊണ്ട് ആവശ്യപ്പെട്ടു. കുറച്ചു സ്ത്രീകൾ കാടിന്റെ തണലിൽ നിന്ന് പുറത്തേക്ക് വന്നു ഞങ്ങളുടെ പ്രവർത്തികൾ നിരീക്ഷിച്ചു. കുറച്ച് ആണുങ്ങൾ വന്നു മീൻ പറുക്കി എടുത്തു….അവർ സംതൃപ്തരായി തോന്നി. എന്നാൽ അവരുടെ സ്വഭാവത്തിൽ ഒരു മൃദു ഭാവവും കണ്ടില്ല. അവർ ഒരുമിച്ച് മനസ്സിലാകാത്ത ഭാക്ഷയിൽ ഒച്ചപ്പാട് തുടങ്ങി. ഞങ്ങൾ തിരിച്ച് ഒച്ചപ്പാടുണ്ടാക്കി സുഹൃത്തുക്കലാനെന്നുള്ള ആഗ്യം കാട്ടി. ആ സമയം അസാധാരണമായ ഒരു സംഭവം നടന്നു. ഒരു സ്ത്രീ ഒരു പോരാളിയോടൊപ്പം മണലിൽ ഇരുന്നു ലൈംഗിക ആകർഷണത്തോടെ കെട്ടിപ്പിടിക്കാൻ ആരംഭിച്ചു!. ആ പ്രവർത്തി മറ്റ് സ്ത്രീകളും ആവർത്തിച്ചു. ഓരോരുത്തരും ഓരോ പോരാളിയും തന്റെതാണെന്നു അവകാശപ്പെട്ടു. കുറച്ചുനേരം അത് തുടർന്നു. ഉന്മത്തമായ ആ വികാരം കുറഞ്ഞപ്പോൾ അവർ കാടിന്റെ തണലിലേക്ക് മാറി. എന്നിരുന്നാലും കുറച്ചു പേര് കാവലിനായി നിന്നു. ഞങ്ങൾ തീരത്തോട് അടുത്ത് കുറച്ച് മത്സ്യങ്ങൾ കൂടി എറിഞ്ഞു കൊടുത്തു. കുറച്ചു ചെറുപ്പക്കാർ അത് കരസ്ഥമാക്കി. ഉച്ചകഴിഞ്ഞ് ഞങ്ങൾ കപ്പലിലേക്ക് തിരിച്ചുപോയി”. 1974 വസന്തകാലത്ത് നാഷണൽ ജിയോഗ്രാഫിക് ക്രൂ ഒരു ഡോകുമെന്റരി ഫിലിം പിടിക്കാനായി ആ ദ്വീപിൽ എത്തി. Man in Search of Man എന്നായിരുന്നു ആ ഡോകുമെന്റരി ഫിലിമിന്റെ പേര്. അവർക്ക് പോലീസുകാർ അകമ്പടിയുണ്ടായിരുന്നു. മോട്ടോർ ബോട്ടുകൾ തീരത്തോടടുത്തപ്പോൾ സെന്ടിനെലുകൾ കാട്ടിൽനിന്നു പ്രത്യക്ഷപ്പെട്ടു. പിന്നെയൊരു ശരവർഷമായിരുന്നു!. അമ്പുകൾ എത്താത്തെയിടത്ത് അവർ നങ്കൂരമുറപ്പിച്ചു. പോലീസുകാർ പാഡുകൾ വച്ച ജാക്കറ്റും മറ്റും ധരിച്ച് കരക്കിറങ്ങി. മണലിലെക്ക് സമ്മാനങ്ങൾ വലിച്ചെറിഞ്ഞു. ഒരു ചെറിയ പ്ലാസ്റ്റിക് കാർ, കുറച്ച് തേങ്ങകൾ , കാലുകൾ കൂട്ടിക്കെട്ടിയ ഒരു പന്നി. ഒരു പാവക്കുട്ടി, പിന്നെ അലൂമിനിയ പാത്രങ്ങൾ എന്നിവയായിരുന്നു സമ്മാനങ്ങൾ!. പോലീസുകാർ ബോട്ടിലെക്ക് തിരിച്ച് വന്നു. സെന്ടിനെലുകളുടെ പ്രതികരണം കാത്തുനിന്നു. പ്രതികരണം അടുത്ത നിര അമ്പുകളുടെ പ്രവാഹമായിരുന്നു!. അതിലൊന്ന് ഡോകുമെന്റ റി ഡയരക്ടരുടെ ഇടതു തുടയിൽ തറച്ച് കയറി. അമ്പെയ്തവൻ അഭിമാനത്തോടെ പൊട്ടിച്ചിരിച്ച് തണലിലേക്ക് നീങ്ങി!. കുന്തപ്രയോഗത്തിനോപ്പം മറ്റുള്ളവർ പന്നിയെയും പാവക്കുട്ടിയും കുഴിച്ചുമൂടി!. പിന്നീടവർ തേങ്ങകളും അലൂമിനിയ പാത്രങ്ങളുമായി അവിടുന്ന് മറഞ്ഞു!. 1981 നു Primrose എന്ന കപ്പൽ ആഴം കുറഞ്ഞ സ്ഥലത്ത് ഉറച്ചുപോയി. കരയിൽ ആയുധധാരികളായ സെന്ടിനെലുകളെ കണ്ട് അവർ റേഡിയോ സന്ദേശം അയച്ചെങ്കിലും രക്ഷപ്രവത്തകർക്ക് അത് കിട്ടിയില്ല. എന്നാൽ കപ്പലിലെ ക്രൂ ഭാഗ്യമുള്ളവരായിരുന്നു. കടൽത്തിരയിൽ അവർ കരയിൽ നിന്നകന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം ഹെലികോപ്ട്ടരിൽ അവരെ രക്ഷപെടുത്തുകയാണ് ഉണ്ടായത്,1990 കളിൽ സെന്ടിനെലുകൾ തീരത്തോട് ബോട്ട് അടുക്കുവാൻ അനുവദിച്ചിരുന്നു. ചിലപ്പോൾ ആയുധങ്ങളില്ലാതെ അഭിവാദനം ചെയ്തിരുന്നു. എന്നാൽ അടുത്ത നിമിക്ഷം തന്നെ മുനയനുകൾ നീക്കം ചെയ്ത അമ്പുകൾ കൊണ്ട് ആക്രമണം തുടർന്നു!. 2004 ലെ സുനാമിയുടെ സമയത്ത് അവർ ഉയർന്ന ഭാഗത്തേക്ക് മാറിയെന്നു കരുതുന്നു. സുനാമി കഴിഞ്ഞ് ഒരു ഇന്ത്യൻ നേവൽ ഹെലികൊപ്ട്ടർ പരിശോധനക്കായി പുറപ്പെട്ടു ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. എന്നാൽ ഒരു മുന്നറിയിപ്പെന്നോണം കാട്ടിൽ നിന്ന് ഒരു പോരാളി വന്നു അമ്പും വില്ലും ഓങ്ങി. 2006 ൽ സെന്റിനെൽ വില്ലാളികൾ രണ്ട് മീൻ പിടുത്തക്കാരെ കൊല്ലുകയുണ്ടായി. അവർ അനധികൃതമായി ഞണ്ടിനെ പിടിക്കാൻ ആ ഭാഗത്ത് വന്നതാണ്. അവർ ഉറങ്ങിയപ്പോൾ നങ്കൂരമിട്ടതിലെ പരാജയം കാരണം ബോട്ട് ഒഴുക്കിൽ ആഴം കുറഞ്ഞയിടത്തെത്തി ഉറച്ചുപോയി. അവിടെ അവർ കൊലചെയ്യപ്പെട്ടു!. സെന്ടിനെലുകൾ അവരുടെ ശരീരം മറവു ചെയ്തു. ശരീരം വീണ്ടെടുക്കാനെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സെന്റിനെൽ വില്ലാളികളുടെ അമ്പെയ്ത്ത് ഭയന്ന് ഒഴിവായി. ഇന്ത്യയുടെ ഒരു ഭാഗമാണ് ഈ ദ്വീപ്‌. അങ്ങോട്ടേക്ക് ആരും തന്നെ അതിക്രമിച്ച് കയറാറില്ല. അവരുടെ വന്യമായ ആക്രമണോത്സുകതയും ആതിഥ്യ മര്യാദയുമാണു അതിനു കാരണം. ആരെങ്കിലും അതിക്രമിച്ച്കടന്നാൽ ആക്രമിക്കപ്പെട്ടെക്കാം അല്ലെങ്കിൽ കൊല്ലപ്പെട്ടെക്കാം!..ഇന്ത്യ ഗവർമെന്റ് ആ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. 3 കിലോമീറ്റർ അടുത്തുവരെയേ പ്രവേശനമുള്ളൂ.. ഗ്രേറ്റ് ആണ്ടമാൻ ദ്വീപസമൂഹങ്ങളിൽ പെട്ട ഒന്ഗേസ്, ജറവ, ബ്രസീലിനും പെറുവിനും ഇടയിലുള്ള ജവരി താഴ്വരയിലെ കൊരുബൊ, ബ്രസീലിലെ മറ്റഗ്രാസോയിലെ കവാഹിയ, പിർപികുറ വംശജർ (‘Butterfly people’) എന്നീ ജനതതികളും സെന്ടിനെലുകളെ പോലെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കപ്പെടാൻ സാധ്യതയുള്ള, മറ്റുള്ളവരോട് പൊരുത്തപ്പെടാത്ത ജന
ലോകത്തെ ഏറ്റവും കരുത്തുറ്റ നാവികസേന ഏതെന്ന ചോദ്യത്തിന് പൊതുവെ ഉത്തരം ഒന്നേയുള്ളൂ. അത് അമേരിക്കൻ നാവിക സേനയാണ്. നിരവധി വിമാനവാഹിനികളും കൂറ്റൻ പടക്കപ്പലുകളുമുള്ള അമേരിക്കൻ കപ്പൽ പട ലോകത്തെ ഒന്നാമത്തെ നാവികശക്തിയായാണ് അറിയപ്പെടുന്നത്. എന്നാൽ അമേരിക്കയെപ്പോലും ഞെട്ടിക്കുന്ന ഒരു പടക്കപ്പലുണ്ട്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സമുദ്രതല നശീകരണ യുദ്ധക്കപ്പൽ – റഷ്യയുടെ പീറ്റർ ദ ഗ്രേറ്റ് റഷ്യൻ നാവികസേനയുടെ കിറോവ് ക്ലാസ് ബാറ്റിൽ ക്രൂയിസർ വിഭാഗത്തിലെ നാലാമത്തെ യുദ്ധക്കപ്പലായിരുന്നു യൂറി ആന്ത്രോപ്പോവ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയുടെ പേരായിരുന്നു കപ്പലിന് നൽകിയത്. 1986 ൽ നിർമ്മാണം ആരംഭിച്ചുവെങ്കിലും സോവിയറ്റ് യൂണിയൻ തകർന്നതോടെ വിചാരിച്ച സമയത്ത് കപ്പൽ പൂർത്തിയാക്കാനായില്ല. ഒടുവിൽ 1996 ൽ കമ്മീഷൻ ചെയ്ത് 1998 ൽ കപ്പൽ നീറ്റിലിറക്കി. പേര് പക്ഷേ യൂറി ആന്ത്രപ്പോവ് എന്നായിരുന്നില്ല.റഷ്യയുടെ നാവിക സേനയ്ക്ക് തുടക്കമിട്ട സാർ ചക്രവർത്തിമാരിൽ ഒരാളായ പീറ്ററിന്റെ പേരാണ് ഈ കൂറ്റൻ പടക്കപ്പലിന് നൽകിയിരിക്കുന്നത്.റഷ്യയുടെ നോർത്തേൺ കപ്പല്പടയ്ക്കൊപ്പമാണ് ഈ നശീകരണ ഭീമന്റെ സ്ഥാനം. ഇരുപത് ദീർഘദൂര കപ്പൽ വേധ പി-700 മിസൈലുകളാണ് പീറ്റർ ദ ഗ്രേറ്റിന്റെ പ്രത്യേകത. 700 കിലോ പോർമുന വഹിക്കുന്ന ഈ മിസൈൽ ഒരു കപ്പലിനെ തകർത്ത് തരിപ്പണമാക്കാൻ കെൽപ്പുള്ളവയാണ്. തൊടുത്തുവിട്ടു കഴിഞ്ഞാൽ ഒരുമിച്ച് ചെന്ന് ലക്ഷ്യം തകർത്തുകളയുന്ന സംവിധാനമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പടക്കപ്പലിനെ ആക്രമിച്ച് നശിപ്പിക്കാമെന്ന് ആരെങ്കിലും കരുതിയാൽ അതും നടക്കാൻ പോകുന്നില്ല. എസ്-300 മിസൈൽ വേധ സംവിധാനമാണ് കപ്പലിനെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്നത്. സൂപ്പർ സോണിക് വേഗതയിൽ വരുന്ന മിസൈലുകളെപ്പോലും ആകാശത്ത് വച്ച് എസ്-300 ഭസ്മമാക്കും. റോക്കറ്റ് ലോഞ്ചറുകളും കരുത്തുറ്റ തോക്കുകളും ഈ നശീകരണകപ്പലിന്റെ പ്രത്യേകതയാണ്. ഇതിനെല്ലാമുപരി ഡെക്കിനുള്ളിൽ മൂന്ന് കാമോവ് ഹെലിക്സ് ഹെലികോപ്ടറുകളുമുണ്ട്.2500 കിലോമീറ്റർ ദൂരപരിധിയുള്ള ഹൈപ്പർ സോണിക്ക് മിസൈലുകൾ കൂടി ഇതിനോട് ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുകൂടി ചേർന്നാൽ അത്യന്തം പ്രഹരശേഷിയുള്ള പീറ്റർ ദ ഗ്രേറ്റിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിക്കും. 28000 ടൺ കേവുഭാരമുള്ള ഈ പടുകൂറ്റൻ ഡിസ്ട്രോയർ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലായാണ് പരിഗണിക്കപ്പെടുന്നത്. അമേരിക്കയുടെ ബി2 ബോംബർ വിമാനങ്ങളെപ്പോലെ റഷ്യയുടെ പാരമ്പര്യവും അടയാളവുമാണ് പീറ്റർ ദി ഗ്രേറ്റ് Tags: FEATUREDPeter the greatRussian Navy Share18TweetSendShare Related Posts വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത് ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
കുന്നോന്നിയിലേക്ക് സര്‍വ്വീസ് നടത്തേണ്ട ചില സ്വകാര്യബസുകള്‍ സ്‌കൂള്‍-കോളേജ് സമയങ്ങളില്‍ ട്രിപ്പുകള്‍ മുടക്കുന്നതായി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍. ഈ സര്‍വ്വീസുകള്‍ പൂഞ്ഞാറിലോ, ഈരാറ്റുപേട്ടയിലോ എത്തുമ്പോള്‍ ട്രിപ്പുകള്‍ മുടക്കുകയാണ്. വൈകിട്ട് 3.30 മുതല്‍ 5 മണി വരെയുള്ള സമയങ്ങളിലെ ചില സ്വകാര്യ ബസുകളാണ് ഇപ്രകാരം ട്രിപ്പ് മുടക്കി കുട്ടികളെ പെരുവഴിയിലാക്കുന്നത്. പിന്നീട് 5 മണിക്ക് ശേഷം വരുന്ന ബസുകളില്‍ തിരക്കുകൂടുന്നതുമൂലം മുഴുവന്‍ കുട്ടികളെയും കയറ്റാതെയും പോകുന്നു. മലയോര മേഖലയിലെ വീടുകളില്‍ സമയത്ത് എത്തേണ്ട കൊച്ചുകുട്ടികളും, പെണ്‍കുട്ടികളുമടക്കമുള്ളവര്‍ തന്‍മൂലം വഴിയില്‍ കുടുങ്ങുകയാണ്. പിന്നീട് രക്ഷിതാക്കള്‍ എത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോകുകയാണ് പതിവ്. .വൈക്കത്തുനിന്നും, കോട്ടയത്തുനിന്നുമൊക്കെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സമയക്കുറവാണെന്നാണ് ബസ് ജീവനക്കാരുടെ ഭാഷ്യം. എന്നാല്‍ ഈ ബസുകള്‍ പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ യാത്രക്കാരെ പിടിക്കാന്‍ കാത്തു കിടക്കുന്നതാണ് സമയക്കുറവിന് പ്രധാന കാരണം. ട്രിപ്പു മുടക്കുന്ന ചില ബസുകള്‍ കേടാകുന്നതാണ് കാരണമെന്ന് ന്യായീകരണവുമുണ്ട്. ഈ ബസുകളുടെ ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലാ ജോയിന്റ് ആര്‍.റ്റി.ഒ. അധികാരികള്‍ പരിശോധിക്കണം. കുട്ടികള്‍ക്ക് യാത്രാക്ലേശമുണ്ടാക്കുന്ന ട്രിപ്പ് മുടക്കല്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.