text
stringlengths
436
255k
സുരക്ഷിത പൂങ്കാവനത്തിനായി ശബരിമല സന്നിധാനത്ത് സദാസമയവും ജാഗരൂകരായിരിപ്പുണ്ട്് അഗ്നിശമന രക്ഷാസേന. സുരക്ഷിത തീര്‍ഥാടനത്തിനായി അഗ്നിശമന രക്ഷാസേന 18 സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ഥാടകരും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഉള്‍പ്പെടെ... ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും... വാക്സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത് വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്സിനേഷന്‍ യജ്ഞത്തില്‍ കണ്ണി ചേര്‍ക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ മിഷന്‍ ആഫിയത്ത് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകളുടെ... ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍ ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയ നവവര്‍ഷ കലണ്ടര്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യങ്ങള്‍- ദിവസങ്ങളറിയുന്നതിനൊപ്പം ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങളെ പരിചയപ്പെടുകയുമാകാം. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് മുക്തി നേടുന്നതിന്... മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2014 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലേയ്ക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ... വാര്‍ഷിക സമ്മാനമായി കുട്ടികള്‍ക്ക് വിമാനയാത്ര അനാഥ മന്ദിരങ്ങളിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക് ആകാശ യാത്രയുടെ ആനന്ദമേകി കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വാര്‍ഷികത്തിന്റെ ഭാഗമായാണ് ജില്ലയിലെ നാല് അനാഥ മന്ദിരങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ... അന്താരാഷ്ട്ര ശ്രദ്ധയിൽ വീണ്ടും മുസിരിസ് ; പതിമൂന്നംഗ വിദേശ സംഘമെത്തി അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച് വീണ്ടും മുസിരിസ് പൈതൃക പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങൾ നേരിലറിയാൻ പതിമൂന്നംഗ വിദേശ മാധ്യമ സംഘമെത്തി. ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ അമേരിക്ക, കാനഡ, ചൈന, മലേഷ്യ,... വിശപ്പടക്കാൻ മണ്ണ്: വാർത്ത തെറ്റെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരം കൈതമുക്കിൽ വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണുവാരിത്തിന്നതായി മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു. ഇളയകുട്ടി മണ്ണുവാരി... ‘ചായക്കട’യില്‍ കേള്‍ക്കാം ലഹരിയുടെ കെടുതികള്‍ 'നമ്മളും മാഷുമാരും എല്ലാരും ചേര്‍ന്നാല്‍ ഇത് നമ്മക്ക് ഇല്ലാണ്ടാക്കാനാകും'; 'ചായക്കട' യിലിരുന്ന് ലഹരി വിമുക്ത കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പത്രോസും കുമാരനും. ഇപ്പഴത്തെ കുട്ട്യോള് പണ്ടത്തെ പോലെയല്ല,... ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്, ‘നൈതികം’ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി 'നൈതിക' ത്തിന് തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ...
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വർഷങ്ങൾക്കു മുമ്പിറങ്ങിയ ആ ചലചിത്രം ഈയിടെ വീണ്ടും കണ്ടു.. ജന്മനാട്ടിലേയ്ക്ക് തിരിച്ചു പോകാനുള്ള ജൂതൻമാരുടെ അടങ്ങാത്ത അഭിവാഞ്ചയും പ്രണയവും ചേർത്തിണക്കിയൊരു പ്രണയകാവ്യം. സത്യത്തിൽ ഈ ചിത്രം തന്നെയാണ് ജൂതരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കിയത്.. ഈയടുത്ത് പറവൂർ ജൂതസിനഗോഗ് സന്ദർശിക്കാൻ അവസരവും ലഭിച്ചു. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ ജൂതചരിത്രം അനാവരണം ചെയ്തു കൊണ്ട് ഇന്നത് മ്യൂസിയമായി സജ്ജീകരിച്ചിരിക്കുന്നു. സിനഗോഗ് സുഹൃത്ത് ദിവ്യയോടും വിനേഷിനോടും കൂടെയായിരുന്നു പറവൂർ ചന്തയോട് ചേർന്ന് നിൽക്കുന്ന സിനഗോഗിലേക്ക് പോയത്..ആദ്യം അല്പം ജൂതചരിത്രം അറിഞ്ഞാലെ സിനഗോഗുകളെക്കുറിച്ച് പറയാൻ കഴിയൂ. പല കാലങ്ങളിലായി പ്രാചീന കേരളത്തിലെത്തിയ ജൂതർ കൊടുങ്ങല്ലൂരിനും പരിസരത്തുമായി വാസമുറപ്പിച്ചു. പള്ളികൾ പണിതു. രാജാവിൽ നിന്ന് പല ബഹുമതികളും നൽകപ്പെട്ട കച്ചവടക്കാരായിരുന്നു അവർ.. പതിയെ പതിയെ അവരുടെ സംസ്കാരത്തിൽ കേരളീയ സ്വാധീനം കടന്നുകൂടി .. ജൂത പള്ളികൾ ടിപ്പുവിൻ്റെയും പോർച്ചുഗീസ് ഡച്ച് ആക്രമണങ്ങൾക്കും വിധേയമായി കൊണ്ടിരുന്നു.. ഇസ്രായേൽ സ്വതന്ത്ര്യ രാഷ്ട്രം പിറന്നപ്പോൾ ജൂതന്മാർ കൂട്ടത്തോടെ അവരുടെ ജന്മനാടിലേക്ക് മടങ്ങുകയായിരുന്നു . ആർക്ക് കൊച്ചി മഹാരാജ്യത്തിനു പുറത്തുള്ള കേരളത്തിലെ ഏക സിനഗോഗ് ആയിരുന്നു പറവൂർ സിനഗോഗ്. കേരളത്തിലെ ആദ്യ കുടിയേറ്റക്കാരായ മലബാറികൾ എന്ന പേരിലും അറിയപ്പെട്ട കറുത്തജൂതരുടെ സിനഗോഗ്.. കോളനി വാഴ്ച കാലത്ത് യൂറോപ്പിൽ നിന്നു വന്നവരാണ് വെളുത്ത ജൂതൻമാർ. മട്ടാഞ്ചേരി ജൂതപള്ളി വെളുത്തവരുടെ പർദേശി സിനഗോഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വർണ്ണവിവേചനം അനുഭവിച്ചവരായിരുന്നു കറുത്തവർ.. രണ്ടു വിഭാഗങ്ങളും തമ്മിൽ സംഘർഷങ്ങളും പതിവായിരുന്നു. ജൂതപള്ളിയിൽ പ്രാർത്ഥന നടത്താൻ മിനിമം പത്തുപേർ വേണം എന്നതായിരുന്നു കണക്ക്.. മിനിയാൻ എന്നാണ് ഇതിൻ്റെ പേര്. ആളുകൾ ഇല്ലാതായപ്പോൾ പള്ളികളിൽ പ്രാർത്ഥന നിലച്ചു.അങ്ങനെ പറവൂർ പള്ളിയിലും പ്രാർത്ഥന നിലക്കുകയായിരുന്നു. ഇന്ന് കേരളത്തിൽ പ്രാർത്ഥന നടക്കുന്ന ഏക ജൂതപള്ളി മട്ടഞ്ചേരി സിനഗോഗ് ആണ്.. ബേമ.. ബാൽക്കണിയിലെ ബേമയും കാണാം ഉൾനാടൻ ഗതാഗത മാർഗ്ഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ കനാലുകളിൽ ഫിഷിംഗ് ബോട്ടുകൾ നിരന്നു കിടക്കുന്നു. ബോട്ടു ജട്ടിയുടെ അടുത്തായി മനോഹരമായ നടപ്പാത… കനാലിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും തറകെട്ടി മോടിപിടിപ്പിച്ചിട്ടുണ്ട് .. ജൂതൻമാർ താമസിച്ചിരുന്ന സ്ഥലമായിരുന്നു ജൂത തെരുവ് ..മുൻവശത്ത് കടഭാഗവും പുറകിലും മുകൾ ഭാഗത്തും താമസിക്കാൻ യോഗ്യമായ തരത്തിലുള്ളതായിരുന്നു ജൂതരുടെ വീടുകൾ .. വാതിൽപ്പടിയിലെ മെസൂസയും മുൻവശത്ത് കൽവിളക്കുമാണ് ജൂത ഗൃഹങ്ങളുടെ പ്രത്യേകത . മതഗ്രന്ഥമായ തോറയിലെ വരികൾ എഴുതിയിട്ടുള്ള ചുരുളാണ് മെസൂസ. ജൂത വിശ്വാസമനുസരിച്ച് ആഴ്ച്ചയിൽ ഒരുദിവസം അധ്വാനത്തിലേർപ്പെടാതെ പ്രാർത്ഥനയും വിശ്രമവുമായി അവർ ജീവിച്ചു ..ശബാത്ത് എന്നായിരുന്നു ആ പുണ്യ ദിവസത്തെ വിളിച്ചിരുന്നത്. വെള്ളിയാഴ്ച അസ്തമയം മുതൽ ശനിയാഴ്ച അസ്തമയം വരെയാണ് ശബാത്ത് ആചരിച്ചിരുന്നത്. അന്നേ ദിവസം വള്ളികെട്ടി ജൂതത്തെരുവിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.. അതിനുപയോഗിച്ചിരുന്ന കൽതൂണുകൾ ഇന്നും അവിടെയുണ്ട്. ജൂത സിനഗോഗിലേക്ക് പ്രവേശിക്കുമ്പോൾ രണ്ട് മുറികളോടുകൂടിയ പടിപ്പുര’. അവിടെ നിന്നാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് എടുക്കേണ്ടത്. പിന്നീട് വലിയ ഉരുണ്ട കൽ തൂണുകളോട് കൂടിയുള്ള ഇടനാഴിയാണ്. അസാറയിലേക്കാണ് അത് ചെന്നെത്തുന്നത്. സിനഗോഗിൻ്റെ പ്രധാന ഭാഗത്തിൻ്റെ മുൻവശത്തുള്ള ചെറിയ മുറിയാണ് അസാറ ..പാദരക്ഷകൾ അവിടെ അഴിച്ചു വയ്ക്കണം. പള്ളിക്കകത്ത് പാദരക്ഷകൾ പാടില്ല .. കേരളീയ സംസ്കാര സ്വാധീനങ്ങളിൽ ഒന്നായിരുന്നു അത്.. അസാറയിൽ ജൂത ജീവിതത്തിൻ്റെ ചെറു വിവരങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട് .അസാറയിൽ നിന്ന് ആർച്ച് രൂപത്തിലുള്ള വാതിൽ കടന്ന് സിനഗോഗിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ആർക്ക് കണ്ണിലുടക്കി. സിനഗോഗിൻ്റെ പ്രധാന ഭാഗമാണ് ഹെക്കൽ അഥവാ ആർക്ക്‌. മതഗ്രന്ഥമായ തോറയാണ് ജൂത ജീവിതത്തിൻ്റെ സാരവും ആധാരവും’ മോശക്ക് വെളിപാടായി കിട്ടിയ ഉപദേശങ്ങൾ ആണ് ഇതെന്നാണ് വിശ്വാസം. തുകൽ ചുരുളുകളിൽ ഹീബ്രു ലിപിയിലാണ് തോറപകർത്തുന്നത്. തോറസൂക്ഷിക്കുന്ന പരിശുദ്ധ അലമാരമാണ് ആർക്ക് (ഹേക്കൽ). തടിയിൽ മനോഹരമായി കൊത്തുപണികൾ ചെയ്ത ആർക്ക് പള്ളിയിലെ ആൾത്താരക്ക് തുല്യമായിരുന്നു. ജൂതവിശ്വാസമനുസരിച്ച് ജെറുസലേമിനോട് ഏറ്റവും അടുത്തായി വേണം ആർക്കിൻ്റെ സ്ഥാനം. ജൂതർ ഇസ്രായലിലേക്ക് പോയപ്പോൾ യഥാർത്ഥ ആർക്കും കൂടെ കൊണ്ടുപോയി .ഇന്നുള്ളത് ആയതിൻ്റെ തനി പകർപ്പ് ആണ്. മെസൂസ സാധാരണമായി തൂക്കുവിളക്കുകൾ സിനഗോഗുകളുടെ അലങ്കാരമാണ്. എന്നാൽ ഇവിടെ തൂക്കുവിളക്കുകൾ കണ്ടില്ല. അതും അവർ കൊണ്ടുപോയി കാണും. വശങ്ങളിൽ ഇരിപ്പിടങ്ങളുണ്ട്. വലിയ ജനലുകൾ.. മധ്യത്തിലായി തോറ വായിക്കുന്നതിനുള്ള ഉയർന്ന പീഠമായ ബേമ (തേവ) സ്ഥിതി ചെയ്യുന്നു. ആർക്കിന് അഭിമുഖമായാണ് ബേമയുടെ സ്ഥാനം. ബേമയിൽനിന്ന് തോറ പാരായണം ചെയ്യുന്ന ആൾ ജൂതരിൽ പ്രധാനവ്യക്തിയാണ്. സിനഗോഗിൻ്റെ ഉൾവശത്തു നിന്നും ഗോവണി കയറിയാൽ ബാൽക്കണിയിൽ രണ്ടാമത്തെ ബേമയുണ്ട്. ഇത് കേരളീയ ജൂതപള്ളികളുടെ മാത്രം. സവിശേഷതയാണ്. ശബാത്ത് ദിനത്തിലും പെരുന്നാൾ ദിനത്തിലും ഇവിടെ നിന്ന് തോറ വായിക്കുന്നു. പുറത്തു നിന്ന് രണ്ടാം നിലയിലേക്കുള്ള പിരിയൻ ഗോവണിയാണ് കേരളീയ സിനഗോഗുകളുടെ മറ്റൊരുപ്രത്യേകത. ഇത് സ്ത്രീകൾക്കു വേണ്ടിയാണ്. സ്ത്രീകൾക്ക് താഴത്തെ നിലയിലെ പ്രധാന ഭാഗത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. രണ്ടാം നിലയിൽ മെലീഷ എന്നു പേരുള്ള കൊത്തുപണികളോടുകൂടിയ മനോഹരമായ ജാലകത്തിന് പുറകിലുള്ള മുറിയിൽ നിന്ന് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നു. ഇത് കേരളത്തിലെ സിനഗോഗുകളിൽ മാത്രമുള്ള പ്രത്യേകത ആയിരുന്നു . റബ്ബാനിം പറവൂർ പ്രളയം ബാധിക്കുന്നപ്രദേശം ആയതിനാൽ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാൻ വലിയൊരു അറ ഈ മുറിയുടെ മുകൾ ഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്. അവിടെ നിന്ന് രണ്ട് മരപ്പടികൾ ഇറങ്ങി പ്രവേശിക്കുന്നത് കേരളീയ വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ച റബ്ബാനിലേക്കാണ്. പടിപ്പുരയുടെയും ഇടനാഴിയുടെയും മുകളിലാണ് റബ്ബാനിം. തറഭാഗം വരെ മരം കൊണ്ട് മാത്രമുള്ള നിർമ്മിതി.. നടക്കുമ്പോൾ മരപ്പലകകൾ കാലപ്പഴക്കത്താൽ ശബ്ദമുണ്ടാക്കി തുടങ്ങിയിരിക്കുന്നു .. വേദപഠന കേന്ദ്രമായിരുന്നു റബ്ബാനിം. തോറചുരുളുകൾ പകർത്തിയിരുന്നതും ഇവിടെ വച്ചാണ്. സിനഗോഗികത്ത് വലിയ ജനാലകൾ ആയിരുന്നുവെങ്കിൽ ചെറിയ കിളിവാതിലുകളായിരുന്നു റബ്ബാനിൻ്റെ പ്രത്യേകത. ജൂത ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. സ്ത്രീകൾക്കു മുകളിലേക്ക് പ്രവേശനത്തിനായി ഒരുക്കിയ ഗോവണി വഴി താഴേയ്ക്ക്… ലോകത്തിലെ ഏറ്റവും ബുദ്ധിമാൻമാരായ ജനവിഭാഗമാണ് ജൂതർ എന്നാണ് കേട്ടിട്ടുള്ളത്. ഇസ്രായേലിലേക്കുള്ള ജൂതരുടെ മടക്കയാത്രയായിരുന്നു ആലിയ. ഇസ്രായേൽ രൂപം കൊണ്ടപ്പോൾ 90 രാജ്യങ്ങളിൽ നിന്നായി 30 ലക്ഷത്തോളം ജൂതർ മടങ്ങിയെത്തി എന്നാണ് കണക്ക്. ഇന്നത്തെ പാലസ്തീൻ ഇസ്രായേൽ സംഘർഷങ്ങൾ ഇരു രാജ്യങ്ങളിലെയും സമാധാനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭിന്നിപ്പുകളുടെ രക്തസാക്ഷി സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ
“തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7) വ്യഭിചാരം ഗൌരവമേറിയ ഒരതിക്രമമായി ഇസ്ലാം കണക്കാക്കുന്നതിന്റെ കാരണം ഒരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇങ്ങനെയാണു വിശദമാക്കുന്നത്:- “...അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലു വരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു കാണിച്ചിരിക്കുന്നത്.” [മുഹ്യുദ്ദീന്‍ ശൈഖ് സാദയെ ഉദ്ധരിച്ചുകൊണ്ട് കെ വി മുഹമ്മദ് മുസ്ലിയാര്‍] സ്വന്തം ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ ലൈംഗികാസ്വാദനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു ആക്ഷേപവുമില്ല എന്ന അല്ലാഹുവിന്റെ വെളിപാട് ഏഴാം നൂറ്റാണ്ടിലെ അറബികളെ ഒട്ടും തന്നെ ആശ്ചര്യപ്പെടുത്തുകയോ , ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തിരിക്കാനിടയില്ല. കാരണം അന്നത്തെ സദാചാരം അതൊക്കെയായിരുന്നു. എന്നാല്‍ അടിമത്തം തന്നെ മനുഷ്യത്വത്തിനു ചേരാത്ത മഹാപാപമാണെന്നു തിരിച്ചറിഞ്ഞ ഇന്ന് , ഖുര്‍ ആനിലെ ഈ അരുളപ്പാട് മതവിശ്വാസികളെത്തന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തങ്ങളുടെ മതം ഇത്രയും ഹീനമായ ഒരതിക്രമത്തിനു പച്ചക്കൊടി കാട്ടുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഞെരിപിരി കൊള്ളുന്ന ചില പുരോഗമനക്കാരുണ്ട് പണ്ഡിതന്മാരുടെ കൂട്ടത്തില്‍. അല്ലാഹുവിന്റെ സന്മാര്‍ഗ്ഗസംഹിതയെ ആധുനികവല്‍ക്കരിക്കാന്‍ യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തുന്ന വ്യാഖ്യാനശ്രമങ്ങളെ, പ്രമാണങ്ങളെ അവലംബിച്ചു നേരിടുകയാണു യാഥാസ്ഥിതികര്‍. മൌദൂദിയുടെ വ്യാഖ്യാനം നോക്കുക:- “വിവാഹം ചെയ്ത വധുവുമായി എന്നപോലെതന്നെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമായും ലൈംഗികബന്ധം അനുവദനീയമാണെന്ന് ഈ സൂക്തം (23:6) വ്യക്തമാക്കുന്നു. ആ അനുവദനീയതയുടെ അടിസ്ഥാനം വിവാഹമല്ല, ഉടമാവകാശമാകുന്നു എന്നും സ്പഷ്ടമാണ്. വിവാഹമെന്ന ഉപാധി അവരുടെ കാര്യത്തിലും ബാധകമായിരുന്നുവെങ്കില്‍ അവരെ ഭാര്യമാരില്‍നിന്നു വേര്‍തിരിച്ചു പറയേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിക്കാഹു ചെയ്യപ്പെട്ട അവസ്ഥയില്‍ ഭാര്യമാര്‍ എന്നതില്‍ അവരും ഉള്‍പ്പെടുമല്ലോ. ആധുനികരായ ചില ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ അനുഭവിക്കാനുള്ള അനുവാദത്തെ നിഷേധിക്കുന്നുണ്ട്. സൂറത്തുന്നിസ്സാഇലെ 25-ആം സൂക്തത്തെ ആധാരമാക്കി , ഉടമസ്ഥതയിലുള്ള സ്ത്രീകളെയും ആസ്വദിക്കുന്നത് നിക്കാഹിലൂടെ മാത്രമേ അനുവദനീയമാകൂ എന്നു സ്ഥാപിക്കാനാണവര്‍ ശ്രമിക്കുന്നത്. സ്വതന്ത്രകുടുംബങ്ങളിലെ കുലസ്ത്രീകളെ വിവാഹം ചെയ്യാനുള്ള സാമ്പത്തിക ശേഷി നിങ്ങള്‍ക്കില്ലെങ്കില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക എന്നു വിധിച്ചിട്ടുണ്ടല്ലോ അതില്‍. പക്ഷെ ഈ വിഭാഗത്തിന് അല്‍ഭുതകരമായ ഒരു പ്രത്യേകതയുണ്ട്. ഒരു സൂക്തത്തിന്റെ ഒരു ഭാഗത്ത് ഉദ്ദിഷ്ട വിവക്ഷിതമുണ്ടെങ്കില്‍ അതു പൊക്കിപ്പിടിക്കുകയും അവരുടെ വാദഗതിക്കു വിരുദ്ധമായ ആശയമുള്ള അതേ സൂക്തത്തിന്റെ മറ്റേ ഭാഗം വിസ്മരിച്ചു കളയുകയുമാണത്. പ്രസ്തുത സൂക്തത്തില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്യുവാന്‍ അനുവാദം നല്‍കുന്ന പദങ്ങള്‍ ഇവയാണ്. : ٍ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوف [അവരെ അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക. ] ഇവിടെ പരാമര്‍ശിക്കുന്നത് അടിമസ്ത്രീയുടെ ഉടമയുടെ കാര്യമല്ല , മറിച്ച് സ്വതന്ത്രസ്ത്രീയെ വിവാഹം ചെയ്യുന്നതിന്റെ സാമ്പത്തികഭാരം താങ്ങാന്‍ കഴിവില്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൃത്യയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വതന്ത്ര പുരുഷന്റെ കാര്യമാണ് എന്ന് പ്രസ്തുത പദങ്ങള്‍ വ്യക്തമായും വിളിച്ചോതുന്നുണ്ട്. അല്ലാതെ അടിമസ്ത്രീയും തന്റെ ഉടമയും തമ്മിലുള്ള കാര്യമാണു പറയുന്നതെങ്കില്‍ അവിടെ സമ്മതം നല്‍കാന്‍ ഉത്തരവാദപ്പെട്ട രക്ഷാധികാരി ആരാണ്? പക്ഷെ ഖുര്‍ ആന്‍ കൊണ്ടു കളിക്കുന്നവര്‍ فَٱنكِحُوهُنَّ [‘ഫ അന്‍കിഹൂഹുന്ന’] എന്ന വക്യം മാത്രം സ്വീകരിക്കുകയും അതിനു ശേഷമുള ‘بِإِذْنِ أَهْلِهِنَّ [ബി ഇദ്നി അഹ്ലിഹിന്ന’] എന്ന വാക്യത്തെ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. കൂടാതെ അവര്‍ ഒരു സൂക്തത്തില്‍നിന്നു അതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു ഖുര്‍ ആന്‍ സൂക്തങ്ങളെ ഖണ്ഡിക്കുന്ന ആശയം നിഷ്പന്ദിക്കുകയും ചെയ്യുന്നു. വല്ലവരും തങ്ങളുടെ സ്വന്തം ചിന്തകളെയല്ലാതെ , വിശുദ്ധ ഖുര്‍ ആനെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സൂറത്തുല്‍ മുഅ മിനൂനിലെ ഈ സൂക്തത്തെ സൂറ അന്നിസാഇലെ (4:3;25); അല്‍ അഹ്സാബ് (33:50-52) അല്‍ മ ആരിജ് 30 എന്നീ സൂക്തങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതാകുന്നു. “ (തഫ്ഹീമുല്‍ ഖുര്‍ ആന്‍. വാള്യം 3 പേജ് 258) വലംകൈകള്‍ക്കുടമയാക്കപ്പെട്ട അടിമസ്ത്രീകളുമായി ലൈംഗികഭോഗം ഹലാലാണെന്ന ഈ ദൈവിക വിധി , പക്ഷെ ഉടമകളായ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും തുടര്‍ന്നു മൌദൂദി വിശദമാക്കുന്നു:- “.. ഈ സൂക്ഷ്മ വശം ഗ്രഹിക്കാത്തതുകൊണ്ടാണ് ഹസ്രത്ത് ഉമറിന്റെ കാലത്ത് ഒരു സ്ത്രീ തന്റെ ഉടമസ്ഥതയിലുള്ള ഭൃത്യനുമായി ലൈംഗികവേഴ്ച്ച നടത്താനിടയായത്. പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ അവര്‍ ഏകകണ്ഠമായി പ്രസ്താവിച്ചതിങ്ങനെയാണ്. അല്ലാഹുവിന്റെ കിതാബിനെ അവര്‍ തെറ്റായി ഗ്രഹിച്ചു. ഇവിടെ ഈ ഒഴിവ് പുരുഷന്മാര്‍ക്കു മാത്രം ബാധകമാണെങ്കില്‍ പിന്നെ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കള്‍ അനുവദനീയമാകുന്നതെങ്ങനെ എന്ന സംശയം ആര്‍ക്കും ഉണ്ടാകേണ്ടതില്ല. കാരണം ഭാര്യമാരുമായുള്ള ഇടപാടില്‍ ഭര്‍ത്താക്കള്‍ ഗുഹ്യഭാഗം സംരക്ഷിക്കുക എന്ന വിധിയില്‍നിന്നും ഒഴിവാക്കപ്പെടുന്നതോടെ ഭര്‍ത്താക്കളുമായുള്ള ഇടപാടില്‍ ഭാര്യമാരും ഈ വിധിയില്‍നിന്ന് ഒഴിവാകുന്നു. അതിനു ഖണ്ഡിതമായ മറ്റൊരു അനുവാദം ആവശ്യമില്ല. കൂടാതെ ഈ ഒഴിവാക്കല്‍ വിധിയുടെ സ്വാധീനം പുരുഷന്മാരിലും അവരുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളിലും മാത്രം പരിമിതമായിത്തീരുകയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഉടമസ്ഥതയിലുള്ള ഭൃത്യന്‍ നിഷിദ്ധനാവുകയും ചെയ്യുന്നു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം3 പേജ് 259) ഇസ്ലാമില്‍ അടിമത്തമില്ല എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിച്ച സി എന്‍ അഹ്മദ് മൌലവിയുടെ നിലപാടുകള്‍ മതവിരുദ്ധമാണെന്നും ഭീമാബദ്ധമാണെന്നും വിവരിച്ചുകൊണ്ട് മറ്റൊരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇപ്രകാരം എഴുതുന്നു: “യുദ്ധത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ ഔദാര്യത്തോടെയോ അല്ലെങ്കില്‍ പിഴ വാങ്ങിയോ വിട്ടയക്കുക എന്നതു മാത്രമാണു ഇസ്ലാമിന്റെ വിധിയെന്നും നബിയും സഹാബികളും അങ്ങനെയല്ലാതെ ചെയ്തിട്ടില്ലെന്നും മൌലവി തട്ടിവിടുന്നത് അജ്ഞതയോ അഹങ്കാരമോ കൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ രണ്ടിനും പുറമെ അവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്യാവുന്നതാണ്. ബദ്രില്‍ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട ഉഖ്ബത്തുബ്നു അബീ മുഐത്തിനെയും നള്രുബ്നുല്‍ ഹാരിസിനെയും നബി വധിക്കുകയാണു ചെയ്തതെന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. ബനൂഖുറൈളക്കാരായ ജൂതന്മാരെയും നബി വധിക്കുകയുണ്ടായി. മറ്റു ചിലരെയും അവിടുന്നു കൊലയ്ക്കു വിധിച്ചിട്ടുണ്ട്. അതെല്ലാം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്. അടിമകളെ മോചിപ്പിക്കുവാനായി സമരം ചെയ്യണമെന്ന നിര്‍ദ്ദേശമാണു താന്‍ ചൂണ്ടിക്കാട്ടിയ ഖുര്‍ ആന്‍ വാക്യങ്ങളില്‍ അടങ്ങിയിട്ടുള്ളതെന്ന് മൌലവി പറഞ്ഞതില്‍ സത്യത്തിന്റെ കണിക പോലുമില്ല. അവയിലെ വിഷയങ്ങള്‍ വേറെയാണ്. ... ചുരുക്കത്തില്‍ കടുത്ത വിവരക്കേടു കൊണ്ട് ഭീമമായ അബദ്ധങ്ങള്‍ മൌലവി ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. സഹാബാക്കളുടെ കൈവശം വന്നുചേര്‍ന്ന അടിമസ്ത്രീകളുടെ പരിപൂര്‍ണ്ണ നിയന്ത്രണം അവരുടെ കയ്യില്‍ തന്നെയായിരുന്നതിനാല്‍ ചിലരെ അവര്‍ തന്നെ വിവാഹം കഴിച്ചു. ചിലരെ മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു. നബി സഫിയാബീവിയെ വിവാഹം ചെയ്തതും ആ ഇനത്തില്‍ പെട്ടതാണ്. എന്നാല്‍ അടിമസ്ത്രീകളുടെ ഉടമകള്‍ക്കു തന്നെ അവരെ വിവാഹം ചെയ്തു ഭാര്യമാരാക്കാം എന്ന നിര്‍ദേശമാണു 4:25ല്‍ അടങ്ങിയിട്ടുള്ളതെന്നു മൌലവി മനസ്സിലാക്കിയത് മഹാ അബദ്ധമാണ്. അതില്‍ പറഞ്ഞത് അവരുടെ രക്ഷാധികാരികളുടെ അനുമതിയോടു കൂടി നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക എന്നാണ്. രക്ഷാധികാരിയും വിവാഹം ചെയ്യുന്ന ആളും ഒന്നല്ല എന്ന് ഇതില്‍നിന്നും ബുദ്ധിയുള്ളവര്‍ക്കെല്ലാം ഗ്രഹിക്കാമല്ലോ...... അടിമത്തം പാടേ നിഷിദ്ധമാക്കിയിട്ടില്ലെന്നതിനു 24,32,33 എന്നീ വാക്യങ്ങളും മറ്റും തെളിവുകളാണ്. പ്രവാചകപുത്രന്‍ ഇബ്രാഹിം എന്ന കുട്ടിയുടെ മാതാവ് മാരിയ നബിയുടെ വെപ്പാട്ടിയായിരുന്നു വെന്ന് ലോകപ്രസിദ്ധമാണ്. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി അയച്ചുകൊടുത്തതായിരുന്നു ആ മഹതി. നബിയുടെ ഭാര്യമാരോ അല്ലാത്തവരോ എന്നു ഭിന്നിപ്പുള്ളവരെയും ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. അവരാരും തന്നെ മാരിയബീവിയെ നബിയുടെ ഭാര്യമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരെ മറിച്ച് നബിയുടെ വെപ്പാട്ടിയാണെന്ന് ഏക കണ്ഠമായി പ്രസ്താവിച്ചിരിക്കുന്നു. പ്രമുഖരായ പല സഹാബികള്‍ക്കും വെള്ളാട്ടി വടുവന്മാര്‍ ഉണ്ടായിരുന്നുവെന്നും ബുഖാരി മുസ്ലിം എന്നീ ഹദീസ് കിതാബുകള്‍ നോക്കുന്നവര്‍ക്കു കാണാവുന്നതാണ്. മൌലവിയുടെ മറ്റൊരഭിപ്രായം അടിമസ്ത്രീകളെ വിവാഹം കഴിക്കാതെ അവരെക്കൊണ്ട് ഉടമസ്ഥന്മാര്‍ക്ക് ഭാര്യമാരുടെ ഉപയോഗം നടത്താന്‍ പാടില്ല എന്നാണ്. എന്നാല്‍ മൌലവിയുടെ ഈ അഭിപ്രായത്തിനും ഖുര്‍ ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ നിലനില്‍പ്പില്ല. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനില്‍ മിക്ക സ്ഥലത്തും വലംകൈകള്‍ ഉടമയാക്കിയവര്‍ എന്ന അലങ്കാരപ്രയോഗമണു വന്നിട്ടുള്ളത്. അതായത് മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഇരിക്കുന്നവര്‍ എന്നര്‍ത്ഥം. മൌലവി തന്നെ ആ പ്രയോഗത്തിന് 4:3ല്‍ നിങ്ങളുടെ ഉടമസ്ഥതയില്‍ വന്നു ചേര്‍ന്നിട്ടുള്ളവര്‍ എന്നും 4:24ല്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും 4:25ല്‍ നിങ്ങള്‍ ഉടമപ്പെടുത്തിയിട്ടുള്ള അടിമസ്ത്രീകള്‍ എന്നും പരിഭാഷ കൊടുത്തിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രയോഗത്തിന് നിങ്ങളുടെ നിയന്ത്രണത്തിലുള്ളവര്‍ എന്ന് മൌലവി അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതു ശരിയല്ല. പുത്തന്‍ വെളിപാടാണ്. ഉടമപ്പെടുത്തിയവര്‍ എന്നു തന്നെയാണ് ശരിയായ അര്‍ത്ഥം. 16:75ല്‍ عَبْداً مَّمْلُوكاً [മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ ] എന്നാണ് അല്ലാഹു പറഞ്ഞത്. ഇതില്‍നിന്നെല്ലാം അടിമകളുടെ മേല്‍ മറ്റു ചിലര്‍ക്ക് ഉടമസ്ഥത ഉണ്ടെന്നു സൂര്യപ്രകാശം പോലെ തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍ സന്താനങ്ങളുടെ ഉടമസ്ഥനാണു പിതാവ് എന്നു പറയാറില്ല. ഭാര്യയുടെ ഉടമസ്ഥനാണ് ഭര്‍ത്താവ് എന്നും പറയാറില്ല. അവരുടെ രക്ഷിതാക്കളാണ് എന്നു പറയാറുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥന്‍ കെട്ടിടത്തിന്റെ ഉടമ, കാലികളുടെ ഉടമസ്ഥന്‍ എന്നെല്ലാം പറയുന്നതു പോലെത്തന്നെയാണ് അടിമയുടെ ഉടമസ്ഥന്‍ എന്നു പറയുന്നതും . അപ്പോള്‍ അടിമകള്‍ മറ്റു സ്വത്തുക്കള്‍ പോലെത്തന്നെ ഉടമയുടെ സമ്പത്താണെന്നു വ്യക്തമായി. അടിമകള്‍ അവരുടെ ഉടമസ്ഥരുടെ സ്വത്തുക്കളാണെന്നു തെളിയിക്കുന്ന അനേകം ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും മറ്റും കാണാം. സ്വത്തുക്കളുടെ അനുഭവങ്ങള്‍ അതിന്റെ ഉടമസ്ഥന്മാര്‍ക്ക് നേരിട്ടനുഭവിക്കാവുന്നതും സ്വത്തുക്കളെ കൈമാറ്റം ചെയ്യാവുന്നതുമാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടെ സ്വത്തുക്കള്‍ എത്ര വേണമെങ്കിലും സമ്പാദിക്കുവാനും അവയുടെ അനുഭവമെടുക്കുവാനും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈ നിലയില്‍ നാം ചിന്തിക്കുമ്പോള്‍ അടിമസ്ത്രീകളെ എത്ര വേണമെങ്കിലും ഒരാള്‍ക്ക് ഉടമയാക്കാമെന്നും അവരില്‍നിന്നും ഇഷ്ടമുള്ളത്ര പേരെക്കൊണ്ട് സ്വന്തം ഭാര്യമാരുടെ ഉപയോഗം നടത്താമെന്നും തെളിയുന്നതാണ്. ഇതിനെതിരായി ഒരു നിയമം ഇസ്ലാമിലില്ല. അതു പാടില്ലെന്നു പറയുന്നത് സ്വത്തിന്റെ അനുഭവം കൈപ്പറ്റാന്‍ ഉടമക്ക് അവകാശമില്ലെന്ന് പറയലാണ്.” (വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്‍) തുടര്‍ന്ന് ഈ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ യുക്തിയും അദ്ദേഹം വിശകലനം ചെയ്യുന്നു. “ ഒരു അടിമസ്ത്രീയെ ഉടമ വിവാഹം ചെയ്യല്‍ അനുവദനീയമല്ല. എന്നാണ് ഇസ്ലാമിന്റെ നിയമം. വിവാഹം ചെയ്താല്‍ അതു സാധുവാകുന്നതുമല്ല. ഉടംസ്ഥാവകാശവും ഭര്‍തൃത്വവും ഒരാളില്‍ ഒരവസരത്തില്‍ ഒരുമിച്ചു കൂടുകയില്ല. അതിന്റെ കാരണം ഫിഖ് ഹ് കിതാബുകളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ അടിമകളാക്കി വെക്കുവാനും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന സ്വത്തുക്കളായി കരുതുവാനും അവരിലുള്ള സ്ത്രീകളെക്കൊണ്ട് ഉടമകള്‍ യഥേഷ്ടം ഭാര്യമാരുടെ ഉപയോഗം നടത്തുവാനും ഇസ്ലാം അനുവാദം കൊടുത്തതു തികച്ചും ന്യായവും യുക്തിയുക്തവുമാണ്. എന്തുകൊണ്ടെന്നാല്‍ അതു സമാധാനത്തിന്റെ മതമാണ്. അത് യുദ്ധം അനുവദിച്ചത് യുദ്ധത്തിനു വേണ്ടിയല്ല. സമാധാന സംസ്ഥാപനത്തിനു വേണ്ടിയാണ്. യുദ്ധത്തില്‍ ബന്ധനസ്ഥരക്കപ്പെടുന്നവരെ മുസ്ലിംങ്ങള്‍ അടിമകളാക്കി വെക്കുമെന്നും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു സ്വത്താക്കി തരം താഴ്ത്തുമെന്നും സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുമെന്നും ശത്രുക്കള്‍ അറിഞ്ഞാല്‍ അവര്‍ അന്യായമായും അക്രമമായും യുദ്ധത്തിനു തയ്യാറാവുകയില്ല. അത്തരം യുദ്ധങ്ങള്‍ക്കു മുസ്ലിംങ്ങളും മുതിരുകയില്ല. അതിനാല്‍ ഈ നിയമം ലോകത്ത് ശാശ്വത സമാധാനം കൈവരുവാന്‍ ഏറ്റവും ഉപയുക്തമാണ്. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ ചില ശത്രുക്കള്‍ ഇസ്ലാമിനെ ആക്ഷേപിച്ചു. അപ്പോള്‍ ചില അല്‍പ്പജ്ഞന്മാര്‍ ഈ നിയമത്തെ തന്നെ നിഷേധിച്ച് ഖുര്‍ ആനിനെ വളച്ചൊടിച്ചു. ഹദീസുകളെ നിഷേധിക്കുകയും ചരിത്രം മാറ്റി മറിക്കുകയും ചെയ്തു. സി എന്‍ മൌലവി അവരെ അനുകരിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ” തുടരും...! Posted by ea jabbar at 9:12 AM 2 comments: Saturday, January 24, 2009 അടിമമോചനം ഒരു ‘ജാഹിലിയ്യാ’ സമ്പ്രദായം. ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ. ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം തന്നെ വസ്തുതാവിരുദ്ധമാണ്. പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. മറ്റനേകം ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ജാഹിലിയ്യാ വിശ്വാസങ്ങള്‍ വെടിഞ്ഞ് ഇസ്ലാം ആശ്ലേഷിച്ചിരുന്ന പലരും പ്രവാചകനോട് തങ്ങള്‍ മുമ്പ് ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക് മുന്‍ കാല പ്രാബല്യത്തോടെ പ്രതിഫലം ലഭിക്കുമോ എന്നാരാഞ്ഞിരുന്നതായി ഹദീസുകളില്‍ വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അവര്‍ എടുത്തു പറഞ്ഞ പുണ്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അടിമമോചനം തന്നെയായിരുന്നു. ഇതില്‍ നിന്നും ഈ സമ്പ്രദായത്തിന്റെ ആരംഭം മുഹമ്മദ്നബിയില്‍നിന്നോ ഇസ്ലാമില്‍ നിന്നോ ആയിരുന്നില്ല എന്നു വ്യക്തമാകുന്നു. അടിമകളില്‍നിന്നു തന്നെ അവരുടെ വില ഈടാക്കിക്കൊണ്ട് മോചനം നല്‍കുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു. അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നെങ്കില്‍ അതു പാടേ നിരോധിക്കുന്നതിനോ ഘട്ടം ഘട്ടമയി നിരോധിക്കുന്നതിനോ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അപ്രകാരമൊരു നടപടി മതം സ്വീകരിച്ചിരുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികളും മനുഷ്യത്വവാദികളും ഇസ്ലാമിനെ വാരിപ്പുണരാന്‍ മുന്നോട്ടു വരുമായിരുന്നു. ലോകത്തിനാകെയും സ്വീകാര്യമായ മതമായി ഇസ്ലാം പ്രശോഭിക്കുകയും ചെയ്തേനേ. അടിമസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യഘട്ടം എന്ന നിലയില്‍ യുദ്ധത്തടവുകാരെ അടിമകളാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. തുടര്‍ന്ന് നിലവിലുള്ള അടിമകളെ മുഴുവന്‍ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. പ്രവാചകനോ തുടര്‍ന്നു വന്ന ഖലീഫമാരോ അത്തരമൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, യുദ്ധം ഒരു ജ്വരമായി പടര്‍ന്നു കയറിയ സ്വന്തം അനുയായി വൃന്ദത്തെയുപയോഗിച്ച് ലക്ഷക്കണക്കിനു നിരപരാധികളായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച് തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പദ്ഘടന പടുത്തുയര്‍ത്തുകയാണവര്‍ ചെയ്തത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ഇസ്ലാം അടിമത്തമില്ലാതാക്കി എന്നു വീമ്പടിക്കുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല. അടിമത്തത്തിനും ചൂഷണത്തിനും രക്ഷാകവചമായി നിലകൊള്ളുകയാണ് എക്കാലത്തും മതങ്ങള്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ നീരാളിക്കൈകളില്‍നിന്നും മോചനം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര ചിന്തയും മാനവികവാദവും കരുത്തു നേടാനാരംഭിച്ചതോടെയാണു അടിമത്തം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയത്. ലോകമെമ്പാടും അടിമത്തം നിരോധിച്ചുകൊണ്ട് പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്‍കാന്‍ ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യം സൌദി അറേബ്യയാണെന്നു തോന്നുന്നു. എന്നാല്‍ ഇന്ന് അടിമനിരോധനത്തിന്റെ ക്രഡിറ്റും ഇസ്ലാമിന്റെ പോക്കറ്റിലാക്കാന്‍ ‘എട്ടുകാലി മമ്മൂഞ്ഞി’ ചമയുന്നതും, ‘ഇസ്ലാം വിചാരക്കാര്‍’തന്നെ. യുക്തിവാദികളുന്നയിച്ച വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെ ഒരു മൌദൂദിയന്‍ പണ്ഡിതന്‍ ഇക്കാര്യത്തില്‍ ഇങ്ങനെ ആശ്വാസം കൊള്ളുന്നു: “ആഫ്രിക്കന്‍ രാജ്യമായ മൌറിട്ടാനിയയില്‍ കൂടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അടിമത്തം നിശ്ശേഷം നിരോധിച്ചതോടു കൂടി ഈ ശാപത്തില്‍ നിന്നും മുസ്ലിം ലോകം തികച്ചും മുക്തമായിരിക്കുന്നു.”(യുക്തിവാദികളും ഇസ്ലാമും) മുസ്ലിം ലോകത്തു നിന്നും ഈ ശാപമൊഴിഞ്ഞു എന്നതു ശരിയായിരിക്കാം. പക്ഷെ ഖുര്‍ ആനും ഹദീസുകളും ചരിത്രപ്രമാണങ്ങളും നിലനില്‍ക്കും കാലത്തോളം ‘ഇസ്ലാം’ ഈ മഹാശാപത്തില്‍നിന്നും കരകയറിയെന്ന് ആര്‍ക്കും ആശ്വസിക്കാനാവില്ല!! Posted by ea jabbar at 4:51 AM 4 comments: Wednesday, January 7, 2009 അടിമത്തത്തെ ന്യായീകരിക്കുന്ന ദെവമോ? മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ സാമൂഹ്യതിന്മയായിരുന്നു അടിമത്തവ്യവസ്ഥ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ -സാമൂഹികതയെ- നന്മതിന്മകളുടെ മാനദണ്ഡമായി സ്വീകരിക്കുന്ന സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതിലും ഹീനമായ ഒരു തിന്മ മാനവചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല. സഹസ്രാബ്ദങ്ങളോളം ലോകത്താകെ നിലനിന്ന ഈ സാമൂഹ്യദുരാചാരം സ്വതന്ത്രചിന്തയുടെ വികാസത്തോടെയാണ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്. മുഹമ്മദ് തന്റെ ‘ദൈവിക’ ദൌത്യവുമായി അറേബ്യയില്‍ രംഗപ്രവേശം ചെയ്യുന്ന കാലത്ത് അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. അടിമത്തം തെറ്റായ ഒരു ആചാരമാണെന്ന് അക്കാലത്ത് ആരും കരുതിയിരുന്നില്ല. അടിമകള്‍ക്കു പോലും അന്നങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല! പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അടിമകള്‍ക്കു പുറമെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ തടവുകാരാക്കപ്പെടുന്നവരും അടിമകളായി ക്രയവിക്രയം ചെയ്യപ്പെടുക പതിവായിരുന്നു. യുദ്ധങ്ങളുടെ ആധിക്യം അടിമവ്യാപാരത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഇടക്കിടെ ചെറിയ കലഹങ്ങള്‍ നടന്നിരുന്നെങ്കിലും വ്യാപകമായ യുദ്ധങ്ങളും പിടിച്ചടക്കലുകളും ആരംഭിച്ചത് മുഹമ്മദിന്റെ രാഷ്ട്രീയ മതം ശക്തി പ്രാപിച്ചതോടെയാണ്. അറേബ്യാ ഉപദ്വീപിലങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന അനേകം ഗോത്ര സമൂഹങ്ങളെ സായുധ ശക്തി കൊണ്ട് കീഴ്പ്പെടുത്തി ഒരു അറബ് സാമ്രാജ്യം പണിയുകയാണു മുഹമ്മദ് ചെയ്തത്. ഈ പടയോട്ടത്തിനിടയ്ക്ക് അനേകായിരം ‘ശത്രു’ ഗോത്രക്കാര്‍ തടവുകാരായി പിടിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തു. പ്രവാചകനു ശേഷം അറേബ്യക്കു പുറത്തേക്കും ഇസ്ലാമിന്റെ അധിനിവേശം അതിവേഗത്തില്‍ പടര്‍ന്നു കയറി. അതോടെ ഇസ്ലാമിക രാഷ്ട്രത്തിന്റെ സമ്പദ്ഘടനയ്ക്കു തന്നെ വിപുലമായ കരുത്തു പകര്‍ന്നുകൊണ്ട് അടിമക്കച്ചവടം ഒരു വന്‍ വ്യവസായമായി വളര്‍ന്നുവെന്നാണ് ഇസ്ലാം ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.:- “അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരാന്‍ തുടങ്ങി. പല ഇനങ്ങളില്‍ പെട്ട അടിമകള്‍ അറേബ്യന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു. മധ്യപൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ കറുത്തവരായിരുന്നു. ചൈന ടര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ളവരും കിഴക്കന്‍ യൂറോപ്പ് ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വെള്ള നിറമുള്ളവരുമായ അടിമകള്‍ അറേബ്യയിലേക്കു പ്രവഹിച്ചു. സ്പെയ്നില്‍നിന്നുള്ള അടിമകളായിരുന്നു ഏറ്റവുമധികം വില മതിക്കപ്പെട്ടത്. ഒരു സ്പാനിഷ് അടിമക്ക് ശരാശരി ആയിരം ദീനാര്‍ വിലയുണ്ടായിരുന്നു. തുര്‍ക്കിയില്‍നിന്നുള്ള അടിമയ്ക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളു. ഒരു യുദ്ധം കഴിയുമ്പോള്‍ ജേതാക്കള്‍ക്ക് അസംഖ്യം അടിമകളെ ലഭിക്കുക സ്വാഭാവികമാണ്. മൂസായിബ്നു നുസൈര്‍ എന്ന സൈനിക നേതാവ് ഇഫ്രീക്കിയായില്‍നിന്ന് മൂന്നു ലക്ഷം അടിമകളെ തടവുകാരായി പിടിച്ചുവെന്നു പറയപ്പെടുന്നു. സ്പെയ്നിലെ ഗോഥിക് പ്രഭു കുടുംബങ്ങളില്‍നിന്ന് അദ്ദേഹം 30000 കന്യകമാരെ അടിമകളാക്കി. ... മക്കായിലെ പ്രശസ്ഥ കവിയായിരുന്ന ഉമറുബ്നു അബീ റാബി ആ യ്ക്ക് തന്നെയും സ്വന്തമായി എഴുപതിലധികം അടിമകളുണ്ടായിരുന്നു. ഉമവ്വിയാ രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ വീതം സ്വന്തമായി സൂക്ഷിക്കുക പതിവായിരുന്നു. മുസ്ലിം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വെച്ചു പുലര്‍ത്തി. ” [പേജ്.175- അറബികളുടെ ചരിത്രം, ടി ജമാല്‍ മുഹമ്മദ്- കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്] യുദ്ധത്തടവുകാരെ അടിമകളാക്കുന്ന ‘ജാഹിലിയ്യ’ സമ്പ്രദായത്തിന് ദൈവികാനുമതി നല്‍കുക വഴി ഇസ്ലാം അടിമത്തത്തെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണു ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ക്ക് ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനപ്രയാസം നേരിടുന്നതായി അവരുടെ വ്യാഖ്യാനക്കസര്‍ത്തുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്ന വാദം ആദ്യം ഉന്നയിച്ചത് സി എന്‍ അഹമ്മെദ് മൌലവിയെപ്പോലുള്ള ചില നവീകരണവാദികളായിരുന്നു. മതത്തിന്റെ ആധികാരികപ്രമാണങ്ങളും രേഖകളുമെല്ലാം മറച്ചു വെച്ച് സ്വന്തം യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തിയ വ്യാഖ്യാനക്കസര്‍ത്തുകള്‍ക്ക് സാമാന്യവിശ്വാസികളുടെ പോലും പിന്തുണ ലഭിച്ചില്ല. യാഥാസ്ഥിതിക മതപണ്ഡിതന്മാരാകട്ടെ ഇവരുടെ വാദഗതികളെ ശക്തിയുക്തം ഖണ്ഡിക്കുകയും ദീനി വിശ്വാസത്തിലുള്ള അവരുടെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി. മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ അഭിപ്രായം നോക്കുക:‌ “ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്‍ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം. യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?..... മേല്‍ പ്രസ്താവിച്ചതില്‍നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമാ‍യ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി] അടിമ സമ്പ്രദായം മനുഷ്യത്വത്തിനു നിരക്കാത്തതോ അപരിഷ്കൃതമോ അന്യായമോ ആയ ഒരാചാരമല്ല എന്നും അതു തികച്ചും ന്യായവും നീതിയുക്തവുമായ ഒരു ദൈവീക നടപടിക്രമം മാത്രമാണെന്നും തുറന്നു സമ്മതിക്കാനുള്ള ദീനീപരമായ സത്യസന്ധതയാണ് മുജാഹിദ് പണ്ഡിതന്‍ ഇവിടെ പ്രകടമാക്കുന്നത്. അത്രയും നല്ലതു തന്നെ! അതേ സമയം അടിമത്തം പടിപടിയായി ഇല്ലാതാക്കാന്‍ ഇസ്ലാം നടപടി സ്വീകരിച്ചു എന്ന ഒരു പുത്തന്‍ വാദം ഇപ്പോള്‍ മുസ്ലിം പണ്ഡിതലോകത്ത് കൂടുതല്‍ പ്രബലമായി വരുന്നതായാണു കാണപ്പെടുന്നത്. ഇസ്ലാമിനെതിരെ പാശ്ചാത്യ ചിന്തകരും യുക്തിവാദികളും മറ്റും ഉന്നയിച്ചു വരുന്ന ഒരു പ്രധാന വിമര്‍ശനമെന്ന നിലക്ക് ഈ പ്രശ്നത്തിന് ഒരു ‘മറുമരുന്ന്’ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വാദം ഉയര്‍ന്നു വന്നത്. അറേബ്യയില്‍ സാര്‍വ്വത്രികമായിരുന്ന അടിമസമ്പ്രദായത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനാല്‍ ഘട്ടംഘട്ടമായി അതിനെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാം ശ്രമിച്ചു എന്ന അവകാശവാദത്തിനും മതപ്രമാണങ്ങളുടെയോ ചരിത്ര രേഖകളുടെയോ പിന്‍ബലം ഒട്ടുംതന്നെയില്ല. ഖുര്‍ ആന്‍ അടിമത്തത്തിനെതിരായി ഒരു വെളിപാടുപോലും അവതരിപ്പിച്ചിട്ടില്ല. അതേ സമയം അടിമത്തത്തെ നിര്‍ലജ്ജം ന്യായിക്കരിക്കുന്ന ഒട്ടേറെ പ്രസ്താവനകള്‍ അതുള്‍ക്കൊള്ളുകയും ചെയ്യുന്നു. അല്ലാഹുവോടൊപ്പം ഇതര ദൈവങ്ങളും ആരാധിക്കപ്പെടുന്നതിലെ യുക്തിരാഹിത്യം ബോധ്യപ്പെടുത്താനായി ഖുര്‍ ആന്‍ ആവര്‍ത്തിച്ചവതരിപ്പിക്കുന്ന ഒരു ‘ഉപമ’ തന്നെ അടിമത്തത്തിനോടുള്ള ‘അല്ലാഹു’വിന്റെ നിലപാടിനു വ്യക്തമായ ദൃഷ്ടാന്തമാണ്. ضَرَبَ ٱللَّهُ مَثَلاً عَبْداً مَّمْلُوكاً لاَّ يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقاً حَسَناً فَهُوَ يُنْفِقُ مِنْهُ سِرّاً وَجَهْراً هَلْ يَسْتَوُونَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ Allah coineth a similitude: (on the one hand) a (mere) chattel slave, who hath control of nothing, and (on the other hand) one on whom we have bestowed a fair provision from Us, and he spendeth thereof secretly and openly. Are they equal? Praise be to Allah! But most of them know not. “അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്‍കിയ മറ്റൊരു സ്വതന്ത്രന്‍; അവന്‍ അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്.”[16:75] ضَرَبَ لَكُمْ مَّثَلاً مِّنْ أَنفُسِكُمْ هَلْ لَّكُمْ مِّن مَّا مَلَكَتْ أَيْمَانُكُمْ مِّن شُرَكَآءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ كَذَلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْقِلُونَ He has struck, He has coined, for you, O idolaters, a similitude, that is [actually drawn], from yourselves, and it is [as follows]: do you have among those whom your right hands own, that is to say, among your servants, any partners, of yourselves, [who may share] in what We have provided for you, of property and so on, so that you, and they, are equal therein, fearing them as you fear your own [folk], [just as you fear] those free men like you? (the interrogative is meant as a negation) in other words, ‘your servants are not partners of yours in what you own, so how can you make some of God’s servants partners of His. So We detail the signs, [so] We explain them in such detail, for people who understand, [a people who] reflect. “നിങ്ങള്‍ക്കവന്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ഉദാഹരണം നല്‍കുന്നു. : നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൌഭാഗ്യത്തിലും നിങ്ങളോടൊപ്പം തുല്യ പങ്കാളിത്തമുള്ളവരും സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ , നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം വിശദീകരിച്ചു കൊടുക്കുന്നു.”[30:28] അടിമത്തമുള്‍പ്പെടെ എല്ലാ തരം സാമൂഹ്യ ഉച്ച നീചത്വങ്ങളും ചൂഷണ വ്യവസ്ഥകളും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നു ഖുര്‍ ആന്‍ ആണയിട്ടുറപ്പിക്കുന്നുണ്ട്: أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ Is it they who apportion their Lord's mercy) i.e. your Lord's prophethood and Scriptures, such that they give it to whoever they will? (We have apportioned among them their livelihood) their wealth and children (in the life of the world, and raised some of them above others in rank) and We raised the merits of some above others in relation to wealth and offspring (that some of them may take labour from others) that some may use others in the capacity of servants and slaves; (and the mercy of thy Lord) i.e. prophethood and Scripture; and it is also said that this means: Paradise for the believers (is better than (the wealth) that they amass) is better than what the disbelievers amass of wealth and adornment in the life of the world. അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കുവാന്‍ വേണ്ടി.”[43:32] മനുഷ്യന്‍ മനുഷ്യനെ സ്വകാര്യസ്വത്താക്കിവെക്കുക , മൃഗങ്ങളെപ്പോലെ ചന്തയില്‍ ക്രയവിക്രയം ചെയ്യുക, വരിയുടച്ച് ശണ്ഡീകരിച്ച ശേഷം കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുക, ചാട്ടവാറുകൊണ്ട് മര്‍ദ്ദിക്കുക, ഒരു മനുഷ്യജീവിക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുക, ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ ഉടമപ്പെടുത്തുക, തുടങ്ങിയ അതി നിഷ്ഠൂരമായ സാമൂഹ്യാതിക്രമങ്ങളെ ഇത്രയും ലാഘവത്തോടെ ന്യായീകരിക്കാന്‍ ഒരു ദൈവം മുതിരുമെന്നു നാം വിശ്വസിക്കണോ? ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് എന്ന മനുഷ്യപ്രവാചകന് ഇതൊന്നും അനീതിയായി തോന്നിയിരുന്നില്ല എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മനുഷ്യന്റെ പ്രകൃതമതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും താദാത്മ്യപ്പെടുന്ന ഒരു നീതിബോധം മാത്രമേ എക്കാലത്തും മനുഷ്യര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയൂ. സാഹചര്യങ്ങളും സാമൂഹ്യഘടനയും മാറി വരുന്നതിനനുസരിച്ച് മനുഷ്യന്റെ മൂല്യബോധവുംക്രമാനുഗതമായി വികസിച്ചു വരുകയാണു ചെയ്യുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ പ്രപഞ്ചസ്രഷ്ടാവിന് ഒരു കിരാത ഗോത്ര സംസ്കൃതിയുടെ മൂല്യങ്ങള്‍ക്കപ്പുറം ചിന്തിക്കാനായില്ല എന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ? മനുഷ്യന്‍ മനുഷ്യനെ സ്വകാര്യ സ്വത്താക്കി ചൂഷണം ചെയ്യുന്നത് ദൈവ നിശ്ചയപ്രകാരമാണെന്നും അതില്‍ ചൂഷിതരും ഇല്ലാത്തവരും അസൂയപ്പെടേണ്ടതില്ലെന്നും ‘വെളിപാട്’ ഉരുവിടുന്നത് ദൈവമായിരിക്കാനിടയില്ല. അതു ചൂഷണത്തെ നീതീകരിക്കാനായി ചൂഷകന്‍ ആവിഷ്കരിച്ചതാകാനേ വഴിയുള്ളു. അടിമത്തത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി കരുതുന്ന ദൈവം , സ്രഷ്ടാവായ റബ്ബും സൃഷ്ടികളായ ഇലാഹുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനായി മനുഷ്യര്‍ക്കിടയിലെ അടിമയുടമാ ബന്ധത്തെ ഉദാഹരിക്കുകയോ , ചൂഷണാധിഷ്ഠിതമായ ഈ നീചവ്യവസ്ഥയുടെ കര്‍തൃത്വം സ്വയം ഏറ്റെടുക്കുകയോ ചെയ്യുമായിരുന്നില്ല. ഒറ്റയടിക്ക് അടിമത്തം നിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഖുര്‍ ആന്‍ അതവസാനിപ്പിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാതിരുന്നത് എന്ന ന്യായീകരണം ഇസ്ലാമിന്റെ അടിസ്ഥാന ‍ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതോ സാമാന്യ യുക്തിക്കു നിരക്കുന്നതോ അല്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല. ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്‍ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ? സാമാന്യ നീതിക്കു പോലും നിരക്കാത്തതും കാലഹരണപ്പെട്ടതുമായ ഇത്തരം വെളിപാടുകളെ ഖുര്‍ ആനില്‍ നിലനിര്‍ത്തിക്കൊണ്ട് മതം അടിമത്തത്തിനെതിരാണ് എന്നു മേനി പറയുന്നത് ആത്മ വഞ്ചനയല്ലാതെ മറ്റെന്താണ്? അടിമത്തത്തെ ന്യായീകരിക്കുകയും അതിനെതിരായി മൌനം ദീക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം കാരുണ്യവാനും നീതിമാനുമായി വാഴ്ത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത്? ഒരു ലക്ഷത്തില്‍പ്പരം ദൂതന്മാര്‍ വന്ന് സദാചാരം പഠിപ്പിച്ചിട്ടും സമൂഹത്തിലെ കൊടിയ തിന്മകള്‍ക്കെതിരെ ഒരു താക്കീതു നല്‍കാന്‍ പോലും സമൂഹം പാകപ്പെട്ടില്ലെങ്കില്‍ ദൈവം പിന്നെയെന്തിന് ഇങ്ങനെയൊരു പാഴ്വേലക്കു മുതിര്‍ന്നു? അടിമകളെ വൃഷണമുടച്ചു ശണ്ഡീകരിക്കുന്ന ക്രൂരതപോലും അക്കാലത്തുണ്ടായിരുന്നു. അതുപോലും വിലക്കുന്ന ഒരു വെളിപാട് അല്ലാഹുവിന്റെ വേദപുസ്തകത്തിലില്ല എന്നതു ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം തന്നെ! അല്ലാഹുവിന്റെ പ്രവാചകന്മാരാരും അടിമസമ്പ്രദായത്തിനെതിരെ എന്തെങ്കിലും ഉരിയാടിയതായി കാണുന്നില്ല. അതേ സമയം എണ്ണപ്പെട്ട പല പ്രവാചകരും ഈ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളായിരുന്നു താനും. പല നബിമാര്‍ക്കും നൂറുകണക്കിനു വെപ്പാട്ടികളും അടിമകളും ഉണ്ടായിരുന്നു. സുലൈമാന്‍ നബിക്കു ഭാര്യാവെപ്പാട്ടി വൃന്ദത്തില്പെടുന്ന 1000 പെണ്ണുങ്ങളുണ്ടായിരുന്നുവത്രേ! അന്ത്യപ്രവാചകനും അടിമകളും വെപ്പാട്ടികളും ഉണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു. മദ്യനിരോധനം ഘട്ടം ഘട്ടമായാണു ഖുര്‍ ആന്‍ ഏര്‍പ്പെടുത്തിയത്. എല്ലാ ഘട്ടവും ഖുര്‍ ആനിലുണ്ട്. ഒടുവിലെ ഘട്ടം എന്ന നിലക്കു മദ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവു ഖുര്‍ ആനില്‍ കാണാം. എന്നാല്‍ അടിമത്തത്തിനെതിരെ ഖുര്‍ ആനില്‍ യാതൊന്നും പറഞ്ഞതായി കാണുന്നില്ല. അടുത്തത്:- അടിമമോചനം ഒരു ജാഹിലിയ്യാ സമ്പ്രദായം! Posted by ea jabbar at 6:09 AM 14 comments: Newer Posts Older Posts Home Subscribe to: Posts (Atom) ലോകജനസംഖ്യയില്‍ ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്‍നിന്നും മാറ്റി നിര്‍ത്തുന്നത് `ദൈവം` നല്‍കിയ ഒരു വേദഗ്രന്ഥമാണെങ്കില്‍ അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ? About Me ea jabbar മലപ്പുറം, കേരളം, India സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
റുമാറ്റിക്, മസ്കുലോസ്കെലെറ്റൽ രോഗങ്ങൾ, ഒരാളുടെ ജീവിതത്തിൽ അത് ചെലുത്തുന്ന സ്വാധീനം, രോഗലക്ഷണങ്ങളും പ്രതിരോധ നടപടികളും ജനങ്ങളെ ബോധവൽക്കരിക്കുക, കൂടുതൽ സങ്കീർണതകൾ നേരിടാൻ നേരത്തെയുള്ള രോഗനിർണയത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് എല്ലാ വർഷവും ഒക്ടോബർ 12 ന് സംഘടിപ്പിക്കുന്ന ആഗോള ആരോഗ്യ അവബോധ പരിപാടിയാണ് ലോക സന്ധിവാത ദിനം. . ലോക ആർത്രൈറ്റിസ് ദിനത്തിന്റെ (WAD) പ്രാധാന്യം സന്ധിവാതം ഒരു കോശജ്വലന ജോയിന്റ് ഡിസോർഡറാണ്, ഇത് ജോയിന്റിനു ചുറ്റുമുള്ള സന്ധി കോശങ്ങളെയും മറ്റ് ബന്ധിത ടിഷ്യുകളെയും ബാധിക്കുന്നു, ഇത് സന്ധി വേദനയ്ക്കും കാഠിന്യത്തിനും കാരണമാകുന്നു.100-ലധികം തരത്തിലുള്ള ആർത്രൈറ്റിസ് നിലവിലുണ്ട്, എന്നാൽ ഏറ്റവും സാധാരണമായത് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയാണ്.അവബോധത്തിന്റെയും പിന്തുണയുടെയും അഭാവം മൂലം, സന്ധിവേദനയും അതുമായി ബന്ധപ്പെട്ട അവസ്ഥയും ലോകമെമ്പാടുമുള്ള ജീവിതത്തെ തളർത്തിയിരിക്കുന്നു.സന്ധിവാതത്തിന് പ്രത്യേക ചികിത്സയില്ല, തരങ്ങളെ അടിസ്ഥാനമാക്കി ചികിത്സാ ഓപ്ഷൻ വ്യത്യാസപ്പെടുന്നു, അതിനാൽ ഉചിതമായ ചികിത്സ ലഭിക്കുന്നതിന് അടയാളങ്ങളും ലക്ഷണങ്ങളും മനസിലാക്കുകയും നേരത്തെയുള്ള രോഗനിർണയം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സന്ധിവാതത്തിന്റെ ഏറ്റവും സാധാരണമായ രൂപം ഓസ്റ്റിയോ ആർത്രൈറ്റിസ് (OA), റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA), സോറിയാറ്റിക് ആർത്രൈറ്റിസ് (PsA), ഫൈബ്രോമയാൾജിയ, സന്ധിവാതം എന്നിവയാണ് ഏറ്റവും സാധാരണമായ തരം.സന്ധിവേദനയും അനുബന്ധ രോഗങ്ങളും വ്യത്യസ്ത രീതികളിൽ ദുർബലപ്പെടുത്തുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ വേദനയ്ക്ക് കാരണമാകും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) ഏറ്റവും സാധാരണമായ കോശജ്വലന സംയുക്ത രോഗങ്ങളിൽ ഒന്നാണ്, മധ്യവയസ്കരായ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.പ്രധാനമായും വിട്ടുമാറാത്ത, സമമിതി, പുരോഗമന പോളിആർത്രൈറ്റിസ് ആയി പ്രകടമാണ്.സന്ധികളെ ബാധിക്കുന്നതിനു പുറമേ, ചർമ്മം, കണ്ണുകൾ, ഹൃദയം, ശ്വാസകോശം, രക്തവ്യവസ്ഥ മുതലായ നിരവധി എക്സ്ട്രാ-ആർട്ടിക്യുലാർ പ്രകടനങ്ങളുണ്ട്. RA യുടെ വ്യാപനം 0.5-1% ആണ്, സ്ത്രീ പുരുഷ അനുപാതം 3:1 ആണ്.50 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ ഇത് 4 മുതൽ 5 മടങ്ങ് വരെ കൂടുതലാണ്, എന്നാൽ 60 വർഷത്തിനു ശേഷം ഈ അനുപാതം ഏകദേശം 2 മുതൽ 1 ആയി മാറുന്നു.റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള ആളുകൾക്ക് പലപ്പോഴും ഉയർന്ന സി-റിയാക്ടീവ് പ്രോട്ടീൻ (സിആർപി) ലെവൽ ഉണ്ട്, ഇത് ശരീരത്തിൽ ഒരു കോശജ്വലന പ്രക്രിയയുടെ സാന്നിധ്യം സൂചിപ്പിക്കാം.മറ്റ് സാധാരണ രക്തപരിശോധനകൾ റൂമറ്റോയ്ഡ് ഫാക്ടർ (ആർഎഫ്), ആന്റി സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റൈഡ് (ആന്റി-സിസിപി) ആന്റിബോഡികൾ എന്നിവയ്ക്കായി നോക്കുന്നു. RA(റൂമറ്റോയ്ഡ് ആർത്രൈറ്റിസ്) റൂമറ്റോയ്ഡ് ആർത്രൈറ്റിസ് നിങ്ങളുടെ സന്ധികളെ മാത്രമല്ല ബാധിക്കുന്ന ഒരു വിട്ടുമാറാത്ത കോശജ്വലന രോഗമാണ്.ചില ആളുകളിൽ, ഈ അവസ്ഥ ചർമ്മം, കണ്ണുകൾ, ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകൾ എന്നിവയുൾപ്പെടെ വിവിധതരം ശരീര സംവിധാനങ്ങളെ തകരാറിലാക്കും. ഒരു സ്വയം രോഗപ്രതിരോധ വൈകല്യം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സംഭവിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം നിങ്ങളുടെ സ്വന്തം ശരീരത്തിലെ ടിഷ്യൂകളെ തെറ്റായി ആക്രമിക്കുമ്പോഴാണ്. ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ തേയ്മാനം മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് വ്യത്യസ്തമായി, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് നിങ്ങളുടെ സന്ധികളുടെ പാളിയെ ബാധിക്കുന്നു, ഇത് വേദനാജനകമായ വീക്കത്തിന് കാരണമാകുന്നു, ഇത് ഒടുവിൽ അസ്ഥികളുടെ തേയ്മാനത്തിനും സന്ധികളുടെ വൈകല്യത്തിനും കാരണമാകും. ആന്റി-സിസിപി ആന്റി സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റൈഡ് ആന്റിബോഡി ആന്റി-സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റൈഡ് ആന്റിബോഡി (ആന്റി-സിസിപി): ഇത് സൈക്ലിക് പോളിഗ്വാനിഡിൻ പ്രോട്ടീന്റെ ഒരു പോളിപെപ്റ്റൈഡ് ശകലമാണ്, ഇത് പ്രധാനമായും ഐജിജി-ടൈപ്പ് ആന്റിബോഡിയാണ്.ആൻറി-സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റൈഡ് ആന്റിബോഡികൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) ഉള്ള രോഗികളുടെ ബി ലിംഫോസൈറ്റുകൾ സ്വയമേവ സ്രവിക്കുന്നു, അതേസമയം മറ്റ് രോഗങ്ങളുള്ള രോഗികളുടെയും സാധാരണക്കാരുടെയും ബി ലിംഫോസൈറ്റുകൾ സ്വയമേവ ആന്റി-സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റൈഡ് ആന്റിബോഡികൾ സ്രവിക്കുന്നില്ല.അതിനാൽ, റൂമറ്റോയ്ഡ് ആർത്രൈറ്റിസിന് ഉയർന്ന സംവേദനക്ഷമതയും പ്രത്യേകതയും ഉണ്ട്, ഇത് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ആദ്യകാല രോഗനിർണയത്തിനുള്ള വളരെ നിർദ്ദിഷ്ട സൂചകമാണ്. ആന്റി-സിസിപി (ആന്റി-സൈക്ലിക് സിട്രുലിനേറ്റഡ് പെപ്റ്റൈഡുകൾ) ഒരു തരം ഓട്ടോആന്റിബോഡിയാണ്: നിങ്ങളുടെ ശരീരത്തിലെ സാധാരണ ആന്റിബോഡികൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ആന്റിബോഡി.നിങ്ങൾക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളപ്പോൾ ആന്റി-സിസിപി സാധാരണയായി ഉത്പാദിപ്പിക്കപ്പെടുന്നു.ഈ ഓട്ടോആന്റിബോഡികൾ ആരോഗ്യകരമായ ടിഷ്യുവിനെ ലക്ഷ്യമാക്കി ആക്രമിക്കാൻ തുടങ്ങുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ആദ്യകാല ഡയഗ്നോസ്റ്റിക് സൂചകങ്ങൾ: റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ക്ലിനിക്കൽ പ്രകടനങ്ങൾക്ക് 1-10 വർഷം മുമ്പ് ആന്റി-സൈക്ലിക് സിട്രുലിനേറ്റഡ് ആന്റിബോഡികൾ പ്രത്യക്ഷപ്പെടുന്നു, ആരോഗ്യമുള്ള ആളുകളുടെ ശാരീരിക പരിശോധനയ്ക്കും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളുടെ ആദ്യകാല രോഗനിർണയത്തിനും അനുയോജ്യമാണ്.ഇപ്പോൾ,റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗനിർണ്ണയത്തിനുള്ള ആന്റി-സൈക്ലിക് സിട്രുലിനേറ്റഡ് പെപ്‌റ്റൈഡ് ആന്റിബോഡികളുടെ സംവേദനക്ഷമത 50% മുതൽ 78% വരെയാണ്, പ്രത്യേകത 96% ആണ്, ആദ്യകാല രോഗികളുടെ പോസിറ്റീവ് നിരക്ക് 80% വരെയാകാം. AഹേalthAnടി-സിസിപി Pവടി Aehealth Anti-CCP (Anti-cyclic Citrullinated Peptide Antibody) റാപ്പിഡ് ക്വാണ്ടിറ്റേറ്റീവ് ടെസ്റ്റ് ഇമ്മ്യൂണോഫ്ലൂറസെൻസ് അസ്സെ രീതി സ്വീകരിക്കുന്നു. ആന്റി-സിസിപി കിറ്റ് കണ്ടെത്തൽ ലീനിയർ ശ്രേണി 10~500 U/mL ആണ്;സൈദ്ധാന്തിക ഏകാഗ്രതയും അളന്ന ഏകാഗ്രതയും തമ്മിലുള്ള ലീനിയർ കോറിലേഷൻ കോഫിഫിഷ്യന്റ് r≥0.990 ൽ എത്താം.വാതം രോഗികളുടെ ആദ്യകാല രോഗനിർണയത്തിനും ചികിത്സ വിലയിരുത്തലിനും അകമ്പടി സേവിക്കുന്നതിന് എഹെൽത്ത് ലാമുനോ എക്സ് ഇമ്മ്യൂണോഫ്ലൂറസെൻസ് വിശകലനത്തോടൊപ്പം ഇത് ഉപയോഗിക്കുന്നു. ആന്റി-സിസിപി ആന്റിബോഡികൾ ആർഎ ആക്റ്റിവിറ്റി പാരാമീറ്ററുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്റി-സിസിപി ആന്റിബോഡികൾ ആർഎ കേടുപാടുകൾ പ്രവചിക്കുന്നു. ഹെപ്പറ്റൈറ്റിസ്-സിയുമായി ബന്ധപ്പെട്ട ആർത്രോപ്പതിയെ ആർഎയിൽ നിന്ന് വേർതിരിച്ചറിയാൻ ആന്റി-സിസിപി ആന്റിബോഡികൾ ഉപയോഗപ്രദമാകും. പോസ്റ്റ് സമയം: ഒക്ടോബർ-12-2022 ഞങ്ങളെ സമീപിക്കുക ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
ടൈയും കോട്ടും റാഡോ വാച്ചും സ്വര്‍ണക്കണ്ണടയുമണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്ന അവന്റെ ഓക്സ്ഫോര്‍ഡ് ഇം‌ഗ്ലീഷിലുള്ള സംഭാഷണ ചാതുരി ആരേയും വശീകരിക്കുന്നതായിരുന്നു. പുതിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ പണിപ്പുരയിലായിരുന്ന എനിക്ക് വിദഗ്ധോപദേശത്തിന്റെ തൂക്കുവിളക്കുമായി ജയനെത്തിയത് ആശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും വെള്ളിവെളിച്ചം പകര്‍ന്നു കൊണ്ടായിരുന്നു. ‘വ്യത്യസ്ഥമായ ഒരു ഷോപ്പിംഗ് എക്സ്പീരിയന്‍സ്‘ : എന്ന പേര്‍ നല്‍കി പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് പ്രൊജക്റ്റ് അഭിമാനപൂര്‍വം അറബിക്ക് സമര്‍പ്പിക്കുമ്പോള്‍, ‍ അത് സഫലീകരിക്കാനുള്ള ഭാരം അദ്ദേഹം‍ എന്റെ തലയില്‍ തന്നെ കെട്ടിവയ്ക്കുമെന്നാരറിഞ്ഞൂ? സോഫ്റ്റ് ഓപ്പനിംഗ് ജനുവരി ഒന്നിന് എന്നു നിശ്ചയിച്ച് 90 ദിവസത്തെ ‘കൌണ്ട് ഡൌണ്‍‘ ആരംഭിച്ചപ്പോഴാണ് ഏറ്റെടുത്ത ഉത്തരവാദിത്തത്തിന്റെ ഭയാനക മാനങ്ങള്‍ പേടിസ്വപ്നങ്ങളായി രൂപം മാറിയത്. ജയന്‍ പറഞ്ഞൂ: “ നോട്ട് ടു വറി,സര്‍... ദിസീസ് അ പീസ് അഫ് കെയ്ക്” ഒറ്റപ്പാലത്തെ പ്രശസ്ത തറവാ‍ട്ടിലെ ഇളയ സന്തതി. കലാകാരന്‍, ഗായകന്‍, സഹൃദയന്‍. മാത്രമോ: തികഞ്ഞ ഒരു റൊമാന്റിക്. -അല്ലെങ്കില്‍ എല്ലാ എതിര്‍പ്പുകളും അവ‍‍ഗണിച്ച് ശ്രീലങ്കക്കാരിയായ സുഭാംഗിയെ പ്രേമിക്കുമോ, കെട്ടുമോ, കൂടെ പാര്‍പ്പിക്കുമോ? സായിപ്പിന്റെ വീട്ടില്‍ ആയയായി ജോലിക്ക് വന്ന‍ മുതല്‍ സുഭാംഗിക്കറിയാം ജയനെ. കാരണം തൊട്ടടുത്താണല്ലോ വെള്ളത്തൊലിക്കാര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന സ്പിന്നീസ് സൂപ്പര്‍ മാര്‍ക്കറ്റ്. കോട്ടും ടൈയുമണിഞ്ഞ് ചുറുചുറുക്കോടെ, ചുണ്ടിലൊരു പുഞ്ചിരിയുമായി ഓടി നടക്കുന്ന ആ സുഭഗന്‍ അവിടത്തെ സൂപ്പര്‍വൈസറായിരുന്നല്ലോ? സുന്ദരിയായിരുന്നു, സുഭാംഗിയും. കറുത്ത നിറമെങ്കിലും ഐശ്വര്യമുള്ള മുഖം. ഉയരം കുറഞ്ഞ് ഒതുങ്ങിയ ശരീരം, നീണ്ട മുടി, വലിയ കണ്ണുകള്‍, ആര്‍ജ്ജവത്വവും വിനയവും നിറഞ്ഞ പെരുമാറ്റം. ജയനുമായി പരിചയപ്പെട്ടതില്‍ പിന്നെ വീട്ടില്‍ നടക്കുന്ന എല്ലാ സല്‍ക്കാരങ്ങളിലും, ക്ഷണിച്ചില്ലെങ്കിലും സ്വയം വന്ന് ചുമതലയേറ്റ്, നടത്തിത്തരുമായിരുന്നു അവള്‍. നീരജ എന്നും നിയതിയെന്നും പേരുള്ള രണ്ടു പെണ്മക്കള്‍ ഡേ കെയര്‍ സൌകര്യമുള്ള ദുബായ് മോഡേണ്‍ ഹൈ സ്കൂളില്‍. ജയചന്ദ്രന്റെ സന്തത സഹചാരികളായിരുന്നു വര്‍ക്കല‍ കബീറും മുളൂണ്ട് ഐസക്കും. രണ്ടുപേരും സെയിത്സ് ഫീല്‍ഡിലെ താപ്പാനകള്‍. പണികളെല്ലാം നേരത്തെ അവസാനിപ്പിച്ച് മൂവര്‍ സംഘം എത്തും, എന്റെ സഹായത്തിന്.‍ -ചര്‍ച്ചകള്‍, മീറ്റിംഗുകള്‍, ഇന്റര്‍വ്യൂകള്‍, സുപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനങ്ങള്‍. ലഞ്ച് പലപ്പോഴും ഒരു സാന്‍ഡ്വിച്ചിലും കോളയിലും ഒതുങ്ങും; പക്ഷേ രാത്രിയില്‍ ഡിന്നറിനോപ്പം രണ്ട് പെഗ്ഗ് സ്കോച്ച് നിര്‍ബന്ധം. അങ്ങനെയാണ് ഒരു രാത്രിയില്‍ ഞങ്ങള്‍ ‍ ബര്‍ദുബായ് ഹോട്ടലിലെ ഡാന്‍സ് ബാറിലെത്തുന്നത്. അരണ്ട വെളിച്ചത്തിലൂടെ നടന്ന് സ്റ്റേജിന്റെ ഇടത് വശത്തെ ടേബിളില്‍ സ്ഥാനം പിടിച്ചു, ഞങ്ങള്‍. മൂന്നു പേരും ഓരോ ഡബിള്‍ സ്കോച്ചിനും ഞാന്‍ ഒരു DD ക്കും(ബീര്‍) ഓര്‍ഡര്‍ കൊടുത്തു. സ്റ്റേജില്‍ അല്പവസ്ത്രധാരിണികളായ നാലഞ്ച് പെണ്‍കിടാങ്ങള്‍ “രംഭാ ഹോ ഹോ’ എന്ന പാട്ടിനനുസരിച്ച് ശരീരമനക്കിക്കൊണ്ടിരുന്നു. ‘11 മണിയായാലേ തിരക്കാകൂ“ ഐസക്ക് ഈ ഫീല്‍ഡിലും തനിക്കുള്ള ആധികാരികത വെളിപ്പെടുത്തി. “ടെക്സ്റ്റൈല്‍ മാര്‍ക്കറ്റടച്ച് കൈ നിറയെ കാശുമായി സിന്ധികളെത്തുമ്പോള്‍ രംഗം കൊഴുക്കും.‍” ജയന്‍ എന്നെ തോണ്ടി, ചെവിയോട് ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു: “ദേ, ആ വലത്തെ സൈഡിലെ നീല ഷാളും ചെമല ഡ്രസ്സുമണിഞ്ഞ കൊച്ചിനെ ഒന്ന് നോക്കിയേ..” ചെമ്പിച്ച് ചുരുണ്ട നിബിഢമായ മുടിക്കെട്ട്, മഷിയെഴുതിയ വലിയ കണ്ണുകള്‍, ഏറെയുയര്‍ന്ന് ആവരണത്തിന്നകത്തൊതുങ്ങാതെ മുകളിലേക്ക് കുതിക്കുന്ന അസാധാരണ വലിപ്പമുള്ള കുചകുംഭങ്ങള്‍‍... ജയനെ മാത്രം നോക്കി വശ്യമായി ചിരിക്കയാണവള്‍. കീഴ്ചുണ്ട് കടിച്ചമര്‍ത്തി ഷാളൊരു വശത്തേക്കൊതുക്കി, കൈകൊണ്ടെന്തൊക്കേയോ കുറിയില്ലാകുറിമാനങ്ങളും.....‍. -എവിടേയൊ കണ്ട രൂപം! ഒരു പോലീസുകാരനെ മറ്റൊരു പോലീസുകാരനില്‍ നിന്നും തിരിച്ചറിയാനാവാത്ത നിനക്കങ്ങനെയൊക്കെ തോന്നും എന്ന് മനസ്സ് മന്ത്രിച്ചപ്പോള്‍‍ ശ്രദ്ധ ഞാന്‍ ബീര്‍ മഗ്ഗില്‍ കേന്ദ്രീകരിച്ചു. ജയന്‍ ഒരു മാല വാങ്ങി അവള്‍ക്ക് എറിഞ്ഞ് കൊടുത്തു. ഡാന്‍സ് ബാറുകളില്‍ ഹരം പകരുന്ന ‘ഒരൈറ്റം’ ‍ ആണ് മാല സമ്മാനിക്കല്‍. ആര്‍ക്കും തനിക്കിഷ്ടപ്പെട്ട ഡാന്‍സര്‍ക്ക് സമ്മാനം നല്‍കാം... പണമായല്ല, പൂവോ പൂമാലയോ ആയി. (ഇങ്ങിനെ കിട്ടുന്നതിന്റെ 20-30% വരെയാണ് ഡാന്‍സുകാരികളുടെ കമ്മീഷന്‍) പൂച്ചെണ്ടുക്കളും പൂമാലകളും കൈയിലേന്തി, അത്ര തന്നെ സുന്ദരികളല്ലാത്ത പെണ്‍കിടാങ്ങള്‍ മുഖത്തൊട്ടിച്ച മറ്റൊരു പ്ലാസ്റ്റിക് ചിരിയുമായി, മേശകള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നുണ്ടാവും. -പൂച്ചെണ്ടിന് 10 ദിര്‍ഹം. മാലയ്ക്ക് 25. വശീകരണശക്തിയുള്ള പെണ്‍കൊടികള്‍‍‍ ആരാധകരെ മാറി മാറി പ്രോത്സാഹിപ്പിച്ച് ‍മാലകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കും. നിശാകാമുകരുടെ ഇത്തരം മത്സരങ്ങള്‍ അടികലശലില്‍ വരെ എത്തിയേ അവസാനിക്കൂ. മാല കഴുത്തിലെത്തിയപ്പോള്‍‍ അവളുടെ ഊര്‍ജ്ജസ്വലതയും ചലനശക്തിയും കൂടി. “ആപ് ജൈസാ കോയി മേരേ സിന്ദഗീ മേ ആയേ, തോ ബാത് ബന്‍ ജായേ...”: എന്ന ഗാനത്തിനൊപ്പവള്‍ നൃത്തമാടിയത് ജയനെ കണ്ണുകള്‍ കൊണ്ടമ്മാനമാടിക്കൊണ്ടാണ്. തിരക്കുകൂടിയപ്പോല്‍ നിര്‍ബന്ധിച്ച് വലിച്ചിഴച്ച്, ജയനേയും കൊണ്ട്, പുറത്ത് കടന്നു ഞങ്ങള്‍. അതിന്നകം തന്നെ ജയന്റെ പേരിലുള്ള അനേകം മാലകള്‍ അവളുടെ കഴുത്തിനലങ്കാരമായി കഴിഞ്ഞിരുന്നൂ. ‘ഹോ, എന്ത് ഭംഗിയാ.., നല്ല കണ്ണുകള്‍, ഉഗ്രന്‍ ബോഡിഷേപ്പ്”: അവളെ വര്‍ണിക്കുവാന്‍ ജയന് വാക്കുകള്‍ക്ക് കിട്ടുന്നില്ല. “ടെലഫോണ്‍ നമ്പര്‍ ടിഷ്യൂ പേപ്പറിലെഴുതി കൊടുത്തിട്ടുണ്ടവള്‍ക്ക്. നാളെ വിളിക്കും, വിളിക്കാതിരിക്കില്ല”. മറ്റൊരു ബിസിനസ്സ് ട്രിക്ക്! എന്നും വരുന്ന, അല്പം ഇളക്കമുള്ള കസ്റ്റമേര്‍സിന്റെ ടെലഫോണ്‍ നമ്പറുകള്‍ രഹസ്യമായി വാങ്ങും. പിന്നീടവരെ ഫോണില്‍ വിളിക്കാനും ശൃംഗരിക്കാനും ദല്ലാളുകള്‍‍‍ തന്നെയാണ് നിര്‍ബന്ധിക്കുന്നത്. “ഇന്നും വരണേ; ഞാന്‍ നോക്കിയിരിക്കും” : എന്നവള്‍ കൊഞ്ചുമ്പോള്‍‍ ഏത് കഠിനഹൃദയന്റെ മനസ്സാണ് ഇളകാത്തത്? ഡാന്‍സ് ബാറിലേക്കുള്ള ജയന്റെ യാത്ര ഒരു പതിവായി മാറി. ഐസക്കോ കബീറോ കാണും,കൂടെ. “മുംബായിലെ ഫോറസ് റോഡിലെ പെണ്ണുങ്ങള്‍ ഇവരേക്കാള്‍ ഭേദമാ” :എന്ന് കമെന്റിയതിനാലാകാം എന്നെ പിന്നെ വിളിച്ചില്ല. ഒരു ദിവസം കബീറാണ് പറഞ്ഞത്: ‘സാറിന്നറിയോ, ജയന്‍ ആ ഡാന്‍സുകാരിപ്പെണ്ണുമായി പ്രേമത്തിലാണ്”. എനിക്ക് ചിരിയാണു വന്നത്.:‘പ്രേമമോ, അതും ആ തണ്ണിമത്തനുമായോ?” “സത്യമാ, അല്ലെങ്കി ചോദിച്ച് നോക്ക്” “ജയാ, ഭ്രാന്തുണ്ടോ നിനക്ക്?”: അന്ന് ജയന്‍ വന്നപ്പോള്‍ പ്രശ്നമവതരിപ്പിച്ചൂ, ഞാന്‍. ഡാന്‍സുകാരികളുടെ പരിമിതികളുടേയും പാരാധീനതകളുടെയും പരാതിപ്പെട്ടി തുറന്നുകൊണ്ടാണവന്‍ അതിനുത്തരം പറഞ്ഞത്: ‘സാറിന്നറിയോ, എന്ത് കഷ്ടാ അവരുടെയൊക്കെ ജീവിതമെന്ന്? നേരം പുലരും വരെ ജോലി ചെയ്യണം. ആറ് പേരാത്രേ ഒരു കുടുസ്സുമുറിയില്‍. ‘ചാവലും ദാലുമാ’ ഉച്ചഭക്ഷണം. വൈകീട്ട് രണ്ടുണക്ക റൊട്ടിയും പൊട്ടാ‍റ്റൊ കറിയും. വെള്ളിയാഴ്ച മാത്രം ഉച്ചക്ക് ‍ ബിരിയാണി കിട്ടും” “അതല്ലല്ലോ ജയാ ചോദിച്ചത്?”: എനിക്ക് ദ്വേഷ്യം വന്നു. “നിനക്കാ പെണ്ണുമായി എന്താ ബന്ധം?” “സുലേഖ നല്ല ‍കുട്ടിയാ, സാറെ....” അവന്‍ തുടരുകയാണ് : ‘അമ്മയുടെ ക്യാന്‍സര്‍ ചികിത്സക്കുള്ള പൈസക്ക് വേണ്ടിയാ കഥക് ഡാന്‍സറായ അവള്‍ പുര്‍ണിയായില്‍ നിന്ന് മുംബായില്‍ വന്നത്. പക്ഷേ ഡാന്‍സ് ട്രൂപ്പിന്റെ സേട്ടു തെറ്റിധരിപ്പിച്ച്, അവളെക്കൊണ്ട് ബോണ്ടില്‍ ഒപ്പിടുവിക്കയായിരുന്നു. ഒളിച്ചോടിയപ്പോഴൊക്കെ‍ അവര്‍ തിരിച്ചു പിടിച്ചു. അറിയോ, ആ‍ത്മഹത്യ ‍ ചെയ്യാന്‍ വരെ ശ്രമിച്ചിട്ടുണ്ടവള്‍.‍‍” അന്ന് വീട്ടിലെത്തിയപ്പോഴാണ് സംഗതി ഗൌരവകരമാണ് എന്നെനിക്ക് ബോധ്യമായത്. കരഞ്ഞ് വീര്‍ത്ത മുഖവുമായി കാത്തിരിക്കുന്നു സുഭാംഗി; കൂടെ മക്കളും. ജയന്റെ വീട്ടിലേക്കുള്ള‍ വരവ് വല്ലപ്പോഴുമാണത്രേ. മക്കളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ജയനിപ്പോള്‍ അവരെ ശ്രദ്ധിക്കുന്നതേയില്ല. രണ്ടുമാസമായി‍ വീട്ടുചിലവിന് അഞ്ചു പൈസപോലും കൊടുത്തിട്ടില്ല. പിറ്റേന്ന് ജയനോടിക്കാര്യം സൂചിപ്പിച്ചപ്പോള്‍ അവനത് ചിരിച്ച് തള്ളി. “അതൊക്കെ അവളുടെ ഒരു പഴയ നമ്പറല്ലേ‍? കാശൊക്കെ ഞാന്‍ കൊടുക്കുന്നുണ്ട്, സര്‍; അല്ലെങ്കിലെങ്ങനേയാ അവര്‍ ജീവിക്കുന്നത്?” ഉടനെ അവന്‍ വിഷയം മാറ്റി. “സാറിനെപ്പറ്റി ഞാന്‍ സുലേഖയോടെപ്പോഴും പറയാറുണ്ട്. അപ്പോള്‍ അവള്‍ പറയുകയാ, ഒന്ന് പരിചയപ്പെടണമെന്ന്. ഇന്ന് ഞാനവള്‍ക്ക് മലബാ‍റി ബിരിയാണി വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിരിക്കുന്ന ദിവസമാ. വരുന്നോ കൂടെ?” ശരി, എന്നാല്‍ പൊയ്ക്കളയാമെന്ന് ചിന്തിച്ചു, ഞാന്‍. ‍ സംസാരിച്ച് ബോധ്യപ്പെടുത്തി അവളെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാലോ? ജയന് ഭാര്യയും രണ്ട് മക്കളുമുള്ള വിവരം അവള്‍ക്കറിയില്ലെങ്കിലോ? അല്‍മക്തൂം ഹോസ്പിറ്റലിന്റെ പിന്നിലുള്ള ഒരു ബില്‍ഡിംഗിലായിരുന്നു അവള്‍‍ താമസിച്ചിരുന്നത്. ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതിനാല്‍, അനുവാദം വാങ്ങി, അവള്‍ പുറത്ത് കാത്ത് നിന്നിരുന്നൂ. അല്ലെങ്കില്‍ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍‍ പോലും അനുവദിക്കില്ലത്രേ. കൃത്രിമ പ്രകാശതരംഗങ്ങളുടെ ജാജ്വലതയിലല്ലാതെ സൂര്യപ്രകാശത്തിന്റെ ധവളിമയില്‍ കൈകള്‍ കൂപ്പി വശ്യമായ ചിരിയോടെ എന്നെ എതിരേറ്റു, സുലേഖ. -മസ്ക്കരയിട്ട നീണ്ടിടം പെട്ട കണ്ണുകളില്‍ നിന്ന് മൂര്‍ച്ചയുള്ള കാന്തസൂചികള്‍ ഹൃദയത്തിലേക്കാഞ്ഞ് കേറുന്ന പോലെ തോന്നി. -അനുസരണയില്ലാതെ പരന്നു കിടക്കുന്ന ചെമ്പിച്ച ചികുരഭാരം സ്വയം കുലുങ്ങി കൊഞ്ഞനം കുത്തി. -കമ്മീസിനെ മാനിക്കാതെ പുറത്ത് ചാടി നില്ക്കുന്ന സ്തനദ്വയങ്ങള്‍‍ തലയുയര്‍ത്തി ദ്വന്ദ്വയുദ്ധത്തിനായ് ക്ഷണിച്ചു. ബര്‍ദുബായിലെ ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ മിന്നല്‍ പോലെ തലക്ക് മുകളിലൂടെ പാഞ്ഞ് പോയ ആ ചിന്തകള്‍ വീണ്ടും മനസ്സിലൂളയിട്ടുണര്‍ന്നു. : “ദൈവമേ, ഇവളെ ഞാനറിയുമല്ലോ, മുന്‍പ് കണ്ടിട്ടുണ്ടല്ലോ? തോട്ടടുത്ത ടയര്‍ ഷാപ്പില്‍ നിന്ന് ട്യൂബ് വെടിതീര്‍ന്ന ശബ്ദം. ഞെട്ടിത്തിരിഞ്ഞു നോക്കി‍: -ടയര്‍ ഷോപ്പ്, ഇറാനിയുടെ സൈക്കിള്‍ കട, മലബാറി ഗ്രോസറി, മുന്‍പില്‍ “റ” ഷേപ്പിലുള്ള പാര്‍ക്കിംഗ് ഏരിയ. അതേ, ഈ റോഡില്‍, ഈ ബില്‍ഡിംഗില്‍ ‍ മുന്‍പ് ‍വന്നിട്ടുണ്ട്, ഞാന്‍. -കഴിഞ്ഞ കൊല്ലം: സൂപ്പര്‍ സ്റ്റാറിന്റെ ഗള്‍‍ഫ് പ്രോഗ്രാം. അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ രണ്ട് ദിവസങ്ങളിലായി മൂന്ന് ഷോകള്‍. പരിപാടി നടത്തുന്ന ‍ ഞങ്ങള്‍, അഞ്ചംഗ സംഘം, മാ‍സങ്ങളായി ഊണുമുറക്കവുമുപേക്ഷിച്ച് സ്പോണ്‍സേഴ്സിനെ തേടലും ബാനര്‍ പിടിത്തവും പരസ്യം തെണ്ടലുമൊക്കെയായി ദുബായ് പ്രദക്ഷിണം വച്ച് കൊണ്ടിരിക്കുന്നു. വാള്‍പോസ്റ്ററിന്റേയും ടിക്കറ്റിന്റേയും ‘പ്രൂഫ്‘ അപ്രൂവ് ചെയ്ത് പ്രിന്റിംഗ് പ്രസ്സില്‍ നിന്നിറങ്ങുമ്പോഴാണ് രവിയുടെ ഫോണ്‍ ശബ്ദിച്ചത്. “ അതെ, ഞങ്ങള്‍ ദേരയില്‍ തന്നെയുണ്ട്. അഞ്ചുപേരും. അതിനെന്താ? എവിടെയാ സ്ഥലം?” ഫോണ്‍ കട്ട് ചെയ്ത് ഒരു കള്ളച്ചിരിയോടെ അവന്‍ പറഞ്ഞൂ: “വാ, കാറീക്കേറ്. നമുക്കൊരു പ്രോഗ്രാമുണ്ട്“. ‘ഏതു ബാറിലാ?”: ഞാന്‍ കളിയാക്കി. “ബാറിലല്ല, ഒരു ഡാന്‍സ് പ്രോഗ്രാമാ” “ നമ്മളറിയാതെ ദുബായിലൊരു പ്രോഗ്രാമോ?”: എന്നായി ഞങ്ങള്‍. രവിയുടെ പരിചയക്കാരനാണ് അനീസ് അഹമ്മദ് എന്ന പാക്കിസ്താനി. നല്ല ഒരു ഗുസ്തിക്കാരനായിരുന്നു. ഇപ്പോഴും ഹയാത്ത് റീജന്‍സിക്കു മുന്‍പില്‍ വെള്ളിയാഴ്ച തോറും നടത്തുന്ന ഗുസ്തി മത്സരങ്ങളില്‍‍ പങ്കെടുക്കും. പക്ഷേ ഹോട്ടല്‍ ഡാന്‍സേഴ്സിന്റെ ‘ബോഡി ഗാര്‍ഡ്’ ആയാണ് ജോലി. അന്ന് പുതിയ ഒരു ഗ്രൂപ്പ് വന്നിറങ്ങിയ ദിവസമായിരുന്നു. ഞങ്ങള്‍ക്കായി അയാള്‍ ഒരു ‘എക്സ്ക്ലൂസിവ് ഷോ‘ അറേഞ്ച് ചെയ്തിരിക്കയാണ്. ‍ ആ‍ദ്യമായി എത്തുന്ന ഡാന്‍സേഴ്സിനെ അളക്കാനും വേണമെങ്കില്‍ ഒന്ന് മെരുക്കാനുമുള്ള തന്ത്രം കൂടിയത്രെ അത്. “രാപകലില്ലാതെ ഓടിനടക്കുന്ന നമുക്കും വേണ്ടേ ഒരല്പം എന്റര്‍ടയിന്‍‌മെന്റ്?": കുറ്റബോധമകറ്റാനെന്നോണം വിനു ഉറക്കെ ചിന്തിച്ചു. “എത്രയാ ചാര്‍ജ്ജ് ?’: എന്റെ ചിന്ത അങ്ങോട്ടാണ് സഞ്ചരിച്ചത്. “കാശൊന്നും വേണ്ടാ... എന്തെങ്കിലും ‘ടിപ്” കൊടുത്താല്‍ മതി. ഒരു കാര്യം: ആവേശം മൂക്കുമ്പോ ആരും പേഴ്സ് പുറത്തെടുക്കരുത്. ഓരോരുത്തരും മാക്സിമം 100 രൂപ: അതും 5 ന്റെയും 10 ന്റേയും നോട്ടുകളായി......” ഫ്ലാറ്റ് നമ്പര്‍ 404 ന്റെ മുന്‍പില്‍ അനിസ് കാത്തു നിന്നിരുന്നു. താഴെ രജായിയില്‍ ഭവ്യതയോടെ ഞങ്ങളെ ഇരുത്തി, ആതിഥ്യസത്ക്കാരത്തിന്റെ ഭാഗമായി റാണി ജൂസിന്റെ ഓരോ ടിന്നും കൈയില്‍ പിടിപ്പിച്ച് അയാള്‍ അപ്രത്യക്ഷനായി. 5 മിനിറ്റ് കഴിഞ്ഞുകാണും, ഒരു ഹിന്ദി ഗാനത്തിന്റെ വീചികള്‍ അലയടിച്ചു. ശബ്ദം കൂടിവന്നപ്പോള്‍‍ ആകാംക്ഷയോടെ തലയുയര്‍ത്തി, ഞങ്ങള്‍. വാതില്‍ കര്‍ട്ടണ്‍ വകഞ്ഞുമാറ്റി,‍ കൈയിലൊരു ടേപ് റിക്കാര്‍ഡറുമായി, സല്‍‌വാര്‍ കമ്മീസണിഞ്ഞ ഒരു തരുണി, ചുവടു വച്ച് മുന്നില്‍. ഡാന്‍സ് തീര്‍ന്നപ്പോള്‍, തണുപ്പന്‍ സ്വീകരണം കണ്ടാവണം, അവള്‍ ചോദിച്ചു:“ എന്താ, ഇഷ്ടായില്ലെ?” “ തുണിയില്‍ പൊതിഞ്ഞുള്ള ഈ ഉഡാന്‍സ് ആര്‍ക്ക് വേണം?“ “പര്‍ദേ മേം രഹ്‌നേ ദോ, പര്‍ദാ ന ഉഠാവോ” : എന്ന പാട്ടായിരുന്നു അതിനവളുടെ മറുപടി. കൂടെ പറന്നകന്നൂ പര്‍ദകള്‍...ഒന്നൊന്നായി! പാട്ട് തീര്‍ന്നപ്പോള്‍ ഊരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളോടൊപ്പം ചിതറിക്കിടന്ന നോട്ടുകളും പെറുക്കി അവളോടി. പൊക്കം കൂറഞ്ഞ്, വെളുത്ത് തടിച്ച ഒരു നേപ്പാളിപ്പെണ്‍കുട്ടിയായിരുന്നു, പിന്നെ വന്നത്. അഞ്ചിന്റേയും പത്തിന്റേയും നോട്ടുകള്‍ അവളുടെ നഗ്ന ശരീരഭാഗങ്ങളില്‍ തിരുകിക്കൊടുത്തുകൊണ്ട് ഞങ്ങള്‍ ആസ്വാദന വീര്യം വെളിപ്പെടുത്തി. ‘രവീ, മതി; ഇനി നമുക്ക് പോകാം” : ബോറടിച്ചുതുടങ്ങിയിരുന്നു, എനിക്ക്. അപ്പോഴാണ് അനീസിന്റെ മുഖം വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. “ബായിജാന്‍, നിങ്ങള്‍ക്ക് എന്റെ വക ഒരു സ്പെഷല്‍ ഉണ്ട്. ഇതാ ആദ്യമായി ദുബായില്‍......തികച്ചും താജാ....... ആ രഹീ ഹെ.....ആപ് ലോഗോം കെ സാംനെ.... സുലേഖാഖാനം ഫ്രം കല്‍ക്കത്ത” “ആദാബ്, ആദാബ്” പാവാടയും ബ്ലൌസും മാത്രം ധരിച്ച് ...അവള്‍ മുന്നില്‍: -ചെമ്പിച്ച് ജഢ പോലെ ചുരുണ്ട മുടി‍ കാറ്റില്‍ പറത്തി, ആഴമേറിയ കറുത്ത മിഴികളിലൂടെ ‍ മിന്നല്‍പ്പിണരുകള്‍ പായിച്ച്, അസാധാരണ മാറിടങ്ങളിളക്കിയാട്ടി, തുളുമ്പുന്ന ജഘനോദരങ്ങള്‍ താളത്തില്‍ ചലിപ്പിച്ച്... “ചോളി കെ പീഛേ ക്യാ ഹേ, ചുന്‍‌രീ കെ നീചേ ക്യാ ഹേ..” : എന്ന ഗാനമുയര്‍ന്നപ്പോള്‍ ചോളീ കേ പീഛേ എന്താണെന്ന് ചോദിച്ചൂ ഞങ്ങള്‍. നിരാശപ്പെടുത്താതെ അവള്‍ തുറന്ന് കാണിച്ച് എല്ലാം. അനീസ്ഭായ് കൂടി കൈയടിച്ച് ആസ്വദിക്കുന്നത്ര വശ്യമനോഹര ശരീരഭംഗിയില്‍, കറങ്ങുന്ന ഫാനിന്റെ വേഗതയില്‍, കഥക് ഡാന്‍സിന്റെ ദ്രുതചലനങ്ങള്‍ അരങ്ങേറി.... അന്തരീക്ഷത്തില്‍ പാറി നടന്നൂ, അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍.... കൂടെ പറന്നൂ അവളുടെ അടിവസ്ത്രങ്ങള്‍! ഓര്‍മ്മകളില്‍ മുങ്ങി, വിയര്‍ത്ത് കുളിച്ച് ‍ തിരിഞ്ഞ് നോക്കിയപ്പോള്‍ കൈകളില്‍ കൈകോര്‍ത്ത്, കണ്ണുകളില്‍ കണ്ണുകള്‍ നട്ട്, രസകമായ എന്തോ അനുഭവം പങ്ക് വയ്ക്കുകയായിരുന്നൂ, സുലേഖയും ജയനും. ഇക്കിളിയിട്ടാലെന്ന പോലെയുള്ള ചിരി, കുഞ്ഞുങ്ങളെപ്പോലുള്ള കൊഞ്ചല്‍.... ‍ തികട്ടിയെത്തിയ വാക്കുകള്‍ ഒന്നോടെ വിഴുങ്ങി, ഓടി കാറില്‍ കയറി, ഞാന്‍. പിന്നെ യാത്ര പറയാതെ, ജയനുവേണ്ടി കാക്കാതെ കാര്‍ മുന്നോട്ടെടുത്തു. “ഇല്ലാ.., സാറിനു തെറ്റിയതാ. ആദ്യമായാണവള്‍ ദുബായില്‍ വരുന്നത്.“: ജയന്‍ ഒന്നും കേള്‍ക്കാനുള്ള മൂഡിലായിരുന്നില്ല. പ്രേമം തലക്കകത്ത് കയറിയാല്‍‍‍ വിവേകവും വിചാരവും കാശിക്ക് പോകുമെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ലല്ലോ? മൌനം വിദ്വാനു ഭൂഷണം എന്നെനിക്കും തോന്നി. അതിനുശേഷം ജയന്‍ എന്നെക്കാണാന്‍ വന്നിട്ടില്ല. ആഴ്ചകള്‍ക്ക് ശേഷം കബീറാണ് പറഞ്ഞത്, മൂന്ന് മാസത്തെ കോണ്ട്രാക്റ്റ് പിരീഡ് കഴിഞ്ഞപ്പോള്‍ മുംബായ്ക്ക് തിരിച്ച് പോയ സുലേഖയോടൊപ്പം ജയനും ദുബായ് വിട്ടെന്ന്. മുംബായില്‍ ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനി തുടങ്ങാനാണത്രെ പ്ലാന്‍. മോഡേണ്‍ സ്കൂളിലെ കനത്ത ഫീസ് നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ സുഭാംഗി ഇളയ മകളെ കൊളോംബൊയിലുള്ള അമ്മയുടെയരികിലേക്ക് വിട്ടു. മൂത്ത മകളെ ജോലിക്കായി ഒപ്പം കൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരിയിലെ തണുത്ത ഒരു പ്രഭാതത്തില്‍ എനിക്കൊരു ഫോണ്‍ കോള്‍. “ഹാപ്പി ന്യൂ ഇയര്‍, സര്‍” പരിചിതമായ സ്വരം: “ജയന്‍, എന്നു വന്നു?” “സര്‍ ഈവിനിംഗില്‍ ഫ്രീയാണോ? വീട്ടില്‍ വന്ന് സംസാരിക്കാം” “ഓക്കെ, സീയു” രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു:“ജയന്‍ വിളിച്ചിരുന്നു” “എപ്പോ വരുമെന്നാ പറഞ്ഞേ?” : ഞാന്‍ ചോദിച്ചു. “അവന്റെ ശബ്ദം കേട്ടപ്പോള്‍‍ എനിക്ക് അടിമുടി വിറച്ചു. എന്തൊക്കേയോ വിളിച്ച് പറയുകയും ചെയ്തു. ഇനി അവനിവിടെ വരുമെന്ന് തോന്നുന്നില്ല”: ഭാര്യക്ക് രോഷം അടക്കാനാവുന്നില്ല. -പിന്നെ ജയന്‍ വിളിച്ചില്ല. കൈയിലെ പണം തീര്‍ന്നപ്പോള്‍‍, നാട്ടിലെ തറവാട് ഭാഗം വച്ച് ഓഹരി വാങ്ങിയത്രേ, ജയന്‍‍. അത് കൂടി കൈയിലൊതുങ്ങിയപ്പോള്‍ സുലേഖയും ഭര്‍ത്താവും കൂടി ‍അടിച്ച് പുറത്താക്കിയെന്നും മറ്റൊരു ഗതിയുമില്ലാതെ, ഹതാശനായാണവന്‍ ‍ദുബായില്‍ വന്നിരിക്കുന്നതെന്നും കേട്ടു. -പക്ഷേ അവന് മാപ്പു കൊടുത്ത് വീട്ടില്‍ കേറ്റാന്‍ മാത്രം ഹൃദയവിശാലതയുണ്ടായിരുന്നില്ല സുഭാംഗിക്കും മകള്‍ക്കും! വാല്‍ക്കഷണം: സുഭാംഗി ഇന്നും ദുബായിലുണ്ട്, ഒരിംഗ്ലീഷുകാരന്റെ വീട്ടില്‍ ആയയായി. മൂത്ത മകള്‍ രാസ് അല്‍ ഖൈമയില്‍ ഇറാനി ബോയ് ഫ്രന്റുമൊത്ത് താമസിക്കുന്നു. ഇളയ മകള്‍ കോളംബോയില്‍ അമ്മൂമ്മയുടെ കൂടെ തന്നെ!
മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. .രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
(നബിയേ,) പറയുക: 'റബ്ബേ! ഇവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ [ശിക്ഷയെ] വല്ലപ്പോഴും നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,- قُل പറയുക رَّبِّ എന്റെ റബ്ബേ إِمَّا تُرِيَنِّي നീ എനിക്കു (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കില്‍ مَا يُوعَدُونَ അവരോടു താക്കീതു ചെയ്യപ്പെടുന്നതു 23:94 رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٩٤﴿ എന്റെ റബ്ബേ - അപ്പോള്‍ എന്നെ (ഈ) അക്രമികളായ ജനങ്ങളില്‍ നീ പെടുത്തരുതേ!' رَبِّ എന്റെ റബ്ബേ, രക്ഷിതാവേ فَلَا تَجْعَلْنِي അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ) فِي الْقَوْمِ ജനങ്ങളില്‍ الظَّالِمِينَ അക്രമികളായ 23:95 وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَـٰدِرُونَ ﴾٩٥﴿ നിശ്ചയമായും നാമാകട്ടെ; അവരോട് നാം താക്കീത് ചെയ്യുന്നതിനെ നിനക്ക് കാട്ടിത്തരുവാന്‍ കഴിവുള്ളവര്‍ തന്നെയാകുന്നു. وَإِنَّا നിശ്ചയമായും നാമാകട്ടെ عَلَىٰ أَن نُّرِيَكَ നിനക്കു കാണിച്ചുതരുവാന്‍ مَا نَعِدُهُمْ നാം അവരോടു താക്കീതു ചെയ്യുന്നതിനെ لَقَادِرُونَ കഴിവുള്ളവര്‍ തന്നെയാണ് പരലോകനിഷേധം, അല്ലാഹുവിന് സമന്മാരേയും മക്കളെയും സങ്കല്‍പിക്കല്‍, ആദിയായ ഓരോന്നും, അവരെ താക്കീതുചെയ്തുവരുന്ന ശിക്ഷ ഉടനെത്തന്നെ നടപ്പില്‍വരുത്തുവാന്‍ തികച്ചും മതിയായ കാരണങ്ങളത്രെ. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണെത്തന്നെ – അവിടുന്ന് ജീവിച്ചുകൊണ്ടിരിക്കെത്തന്നെ – അത് സംഭവിക്കുകയാണെങ്കില്‍ അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ രക്ഷിച്ചു തരേണമെന്ന് പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉപദേശിക്കുകയാണ്. ശിക്ഷ തല്‍ക്ഷണം തന്നെ നടപ്പില്‍ വരുത്തുവാന്‍ അല്ലാഹുവിന് ധാരാളം കഴിവുണ്ട്. പക്ഷേ, അവന്‍ തന്റെ അതിയായ അനുഗ്രഹം നിമിത്തം അത് നടപ്പാക്കാതിരിക്കുകയും, ഒരു നിശ്ചിത അവധിവരേക്ക് നീട്ടിവെക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് സാരം. ഇവരെപ്പോലെയുള്ള കടുത്ത ജനങ്ങളുമായി ഇടപെടുമ്പോള്‍, അവരുടെ ദുഷ്ചെയ്തികളാകുന്ന രോഗങ്ങള്‍ ബാധിക്കാതെ രക്ഷപ്രാപിക്കുന്നതിന് അടുത്ത വചനങ്ങളില്‍ രണ്ട് പ്രധാന ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു:- 23:96 ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴾٩٦﴿ ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവര്‍ വര്‍ണ്ണിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. ادْفَعْ നീ തടുക്കുക, തടയുക بِالَّتِي യാതൊരു കാര്യംകൊണ്ടു هِيَ أَحْسَنُ അതു ഏറ്റവും നല്ലതാണു السَّيِّئَةَ തിന്‍മയെ نَحْنُ നാം أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِمَا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതിനെപ്പറ്റി 23:97 وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَـٰطِينِ ﴾٩٧﴿ (ഇങ്ങിനെ) പറയുകയും ചെയ്യുക: 'എന്റെ റബ്ബേ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോടു രക്ഷതേടുന്നു; وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَعُوذُ ഞാന്‍ രക്ഷ തേടുന്നു, ശരണം തേടുന്നു بِكَ നിന്നോടു, നിന്നില്‍ مِنْ هَمَزَاتِ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന്, ദുര്‍ബോധനങ്ങളില്‍ നിന്ന് الشَّيَاطِينِ പിശാചുക്കളുടെ 23:98 وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴾٩٨﴿ 'അവര്‍, എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍ നിന്നും - റബ്ബേ - ഞാന്‍ നിന്നോട് രക്ഷതേടുന്നു.' وَأَعُوذُ ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു بِكَ നിന്നോട് رَبِّ എന്റെ റബ്ബേ أَن يَحْضُرُونِ അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്ന (ഹാജറാകുന്ന)തില്‍ നിന്ന് ഒന്നാമത്തെ ഉപദേശം, തിന്‍മകളെ ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെ തടുത്തുകൊള്ളണമെന്നാണ്. ക്ഷമ, സഹനം, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, ഇങ്ങോട്ട് തിന്‍മ ചെയ്തവനോട്‌ അങ്ങോട്ട്‌ നന്മചെയ്യുക മുതലായവയാണ് ‘ഏറ്റവും നല്ല കാര്യം’ കൊണ്ട് ഉദ്ദേശ്യം. ഇതേ ഉപദേശം നല്‍കിക്കൊണ്ടുള്ള മറ്റൊരു ആയത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:- ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ – حم السجدة സാരം: (ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്ത് കൊള്ളുക. എന്നാല്‍, നീയുമായി ശത്രുതയുള്ളവന്‍ ഒരു ഉറ്റബന്ധുവെപ്പോലെ ആയിത്തീരുന്നതാണ്. 41:34.) ഹാ! എത്ര ഫലപ്രദമായ ഔഷധമാണിത്! ഈ ആയത്തിന്റെ സാരത്തില്‍ അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരാള്‍ തന്റെ സഹോദരനെക്കുറിച്ച് അവനില്‍ ഇല്ലാത്ത (കുറ്റം) വല്ലതും പറയുന്നതായാല്‍ അവന്‍ അവനോട് ഇങ്ങിനെ പറയണം: നീ കളവ് പറയുകയാണെങ്കില്‍ നിനക്ക് പൊറുത്ത് തരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു. നീ നേര് പറയുകയാണെങ്കില്‍ എനിക്ക് പൊറുത്തുതരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു.’ (إن كنتَ كاذبا فإني أسأل الله أن يغفر لك، وإن كنت صادقا فإني أسأل الله أن يغفر لي) രണ്ടാമത്തെ ഉപദേശം: പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സമീപനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്നാകുന്നു. ആദ്യത്തേത് പുറമേ ഉപയോഗിക്കുവാനുള്ള ഔഷധമാണെങ്കില്‍ ഇത്, അകത്തേക്ക് ഉപയോഗിക്കുവാനുള്ളതാണെന്ന് പറയാം. പിശാചില്‍ നിന്നുണ്ടാകുന്ന ദുഷ്പ്രേരണകളും, അത് നിമിത്തം മറ്റുള്ളവരില്‍ നിന്ന് ഉളവാകുന്ന തിന്‍മകളുമെല്ലാം ‘ദുര്‍ബ്ബോധനങ്ങള്‍’ (هَمَزَات) എന്ന് പറഞ്ഞതില്‍ അടങ്ങുന്നു. പിശാചുക്കള്‍ അടുത്ത് വരുവാന്‍പോലും ഇടയാകാതെ രക്ഷിക്കേണമേ, എന്നാണ് പ്രാര്‍ത്ഥനയിലെ രണ്ടാം വാക്യം കുറിക്കുന്നത്. ദുര്‍ബ്ബോധനങ്ങളും, ദുര്‍മ്മന്ത്രങ്ങളും നടത്തുന്ന മനുഷ്യപ്പിശാചുക്കളും, ജിന്‍പിശാചുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഉറങ്ങുവാന്‍ പോകുമ്പോള്‍ താഴെ കാണുന്ന ‘ദുആ’ ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികള്‍ക്ക് പഠിപ്പിച്ചിരുന്നുവെന്നും, ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് അത് പഠിപ്പിച്ചിരുന്നുവെന്നും ഇമാം അഹ്മദ് (رحمه الله) മുതലായ പലരും രിവായത്ത് ചെയ്യുന്നു:- بِسْمِ اللهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ : رواه أحمد وابوداود والتومذي والبيهقي رحمهم الله സാരം: (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന, അവന്റെ കോപത്തില്‍നിന്നും, അവന്റെ ശിക്ഷാനടപടിയില്‍നിന്നും, അവന്റെ അടിയാന്‍മാരില്‍നിന്നുണ്ടാകുന്ന ദോഷത്തില്‍ നിന്നും, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്നും, അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍നിന്നുമെല്ലാം ഞാന്‍ രക്ഷതേടുന്നു.) അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയവരും, അവിശ്വാസികളും മരണത്തിന് മുമ്പായി അവരുടെ നിലപാടില്‍ മാറ്റം വരുത്താതിരിക്കുന്നപക്ഷം, മരണവേളയില്‍ അവരുടെ അന്ത്യാവസ്ഥ എങ്ങിനെയിരിക്കുമെന്ന് അടുത്ത ആയത്തില്‍ പ്രസ്താവിക്കുന്നു:- 23:99 حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ ﴾٩٩﴿ അങ്ങനെ, (ഒടുക്കം) അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: 'റബ്ബേ! എന്നെ മടക്കിത്തരുവിന്‍,- حَتَّىٰ അങ്ങനെ (ഇതുവരെക്കും) إِذَا جَاءَ വന്നാല്‍, വരുമ്പോള്‍ أَحَدَهُمُ അവരില്‍ ഒരാള്‍ക്ക് الْمَوْتُ മരണം قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ ارْجِعُونِ എന്നെ മടക്കിത്തരുവിന്‍ 23:100 لَعَلِّىٓ أَعْمَلُ صَـٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴾١٠٠﴿ ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചേക്കാം!' എന്നു. ഒരിക്കലുമില്ല! അതൊരുവാക്യം - അവനത് പറഞ്ഞുകൊണ്ടിരിക്കുന്നു ( - അത്രമാത്രം). അവരുടെ അപ്പുറം, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു (തരം) വേലിമറയുമുണ്ട്. [അതവരെ മടങ്ങിപ്പോകുവാന്‍ വിടുന്നതല്ല.] لَعَلِّي أَعْمَلُ ഞാന്‍ പ്രവര്‍ത്തിച്ചേക്കാം صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فِيمَا تَرَكْتُ ഞാന്‍ ഉപേക്ഷ വരുത്തിയതില്‍, വിട്ടുകളഞ്ഞതില്‍ كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ إِنَّهَا നിശ്ചയമായും അതു كَلِمَةٌ ഒരു വാക്യം, വാക്കു هُوَ അവന്‍ قَائِلُهَا അതു പറയുന്നവനാണ് (അതുപറയുന്നു) وَمِن وَرَائِهِم അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട് بَرْزَخٌ ഒരുമറ, വേലിമറ, തടവ് إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന മരണസമയം എത്തുകയും, അനന്തരം അനുഭവിക്കുവാനിരിക്കുന്ന കഠിനശിക്ഷകള്‍ കാണുമാറാകുകയും ചെയ്യുമ്പോള്‍, തങ്ങളെ ഭൂമിയിലേക്ക്‌ ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവര്‍ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തരുന്നതായാല്‍, മുമ്പ് തങ്ങള്‍ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് സങ്കടപ്പെട്ട് പറയും. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഉത്തരമാകട്ടെ, كَلَّا (അതൊരിക്കലുമില്ല) എന്നുമാത്രം! അല്ലാഹു പറയുന്നു: അത് കേവലം ഒരു വാക്യമെന്നുമാത്രം – അവരത് വ്യഥാ ഉരുവിടുന്നുവെന്നല്ലാതെ ഒരു പ്രയോജനവും ആ വാക്ക് മൂലം ലഭിക്കുവാനില്ല. വല്ലവിധേനയും ചാടിപ്പോകുവാനാണെങ്കില്‍ അതിനും സാധ്യമല്ല. കാരണം, ഖിയാമാത്തുനാളില്‍ എല്ലാവരും ‘ഖബ്റു’കളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നതുവരെ പുറത്തുപോകുവാന്‍ നിവൃത്തിയില്ലാത്തവിധം അവര്‍ ബന്ധനത്തിലുമായിരിക്കും. പിന്നത്തെ സ്ഥിതിയാണെങ്കില്‍ അതിലേറെ ആപല്‍ക്കരവും! മരണവേളയില്‍ മാത്രമല്ല, ഖബ്റുകളില്‍നിന്ന് പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോഴും, അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോഴും, നരകം കാണിക്കപ്പെടുമ്പോഴും, നരകത്തില്‍വെച്ചും എല്ലാം തന്നെ അവിശ്വാസികള്‍, തങ്ങളെ ഒന്നുകൂടി മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുന്നതാണെന്ന് ഖുര്‍ആന്റെ പല പ്രസ്താവനകളില്‍ നിന്നുമായി മനസ്സിലാക്കാം. ഈ അപേക്ഷ തീര്‍ച്ചയായും സ്വീകരിക്കപ്പെടുകയില്ലെന്ന് അവര്‍ക്കറിയാമെങ്കിലും, ശിക്ഷയുടെ കാഠിന്യം മൂലം അവരത് പറഞ്ഞുപോകുകയാണ്! معاذ الله (അല്ലാഹു കാക്കട്ടെ!). 23:101 فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَآءَلُونَ ﴾١٠١﴿ എനി, കാഹളത്തില്‍ ഊതപ്പെട്ടാല്‍ പിന്നെ - അന്ന് - അവര്‍ക്കിടയില്‍ യാതൊരു കുടുംബബന്ധങ്ങളും ഉണ്ടായിരിക്കയില്ല; അവരന്യോന്യം ചോദിക്കയുമില്ല. فَإِذَا نُفِخَ എനി ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَلَا أَنسَابَ അപ്പോള്‍ കുടുംബബന്ധങ്ങളില്ല بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَئِذٍ അന്നത്തെ ദിവസം وَلَا يَتَسَاءَلُونَ അവരന്യോന്യം ചോദിക്കുന്നതുമല്ല ഖിയാമത്തുനാളില്‍ എല്ലാവരെയും ഖബ്റുകളില്‍നിന്ന് എഴുന്നേല്‍പ്പിക്കുവാനുള്ള ഊത്താണ് ‘കാഹളത്തില്‍ ഊതപ്പെട്ടാല്‍’ എന്നതുകൊണ്ടുദ്ദേശ്യം. ആത്മാക്കളും ജഡങ്ങളും തമ്മില്‍ കൂടിച്ചേര്‍ന്നു രണ്ടാമത്തെ ജീവിതത്തില്‍ പ്രവേശിക്കുവാനുള്ള ക്ഷണത്തിന്റെ കാഹളമത്രെ അത്. ‘ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം’ എന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞ ആ ദിവസമാണിത്. അത് വന്നെത്തിയാല്‍ പിന്നെ, ഓരോരുത്തനും അവനവന്റെ കാര്യത്തില്‍ മാത്രം ചിന്താകുലനായിരിക്കും. ബന്ധുമിത്രാദികളെപ്പറ്റിയോ മറ്റൊ യാതൊരു അന്വേഷണമാകട്ടെ, വിചാരമാകട്ടെ ഉണ്ടാവുകയില്ല. അതെ, ‘തന്റെ സഹോദരന്‍, തന്റെ മാതാവ്, തന്റെ പിതാവ്, തന്റെ സഹധര്‍മ്മിണി, തന്റെ മക്കള്‍ എന്നിവരില്‍ നിന്നെല്ലാം മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം! അന്നത്തെ ദിവസം അവരില്‍ ഓരോ മനുഷ്യന്നും അവനെ മതിയാക്കുന്ന – മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാന്‍ ഒഴിവില്ലാത്ത – ഓരോ കാര്യം ഉണ്ടായിരിക്കും!’. (يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧:عبس) 23:102 فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٠٢﴿ അപ്പോള്‍ ആരുടെ (സല്ക്കര്‍മ്മത്തിന്റെ) തൂക്കങ്ങള്‍ ഘനമുള്ളതായോ ആ കൂട്ടര്‍ തന്നെയാണ് വിജയികള്‍! فَمَن അപ്പോള്‍ ആര്‍, ഏതൊരുവന്‍ ثَقُلَتْ ഘനമുള്ളതായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവര്‍ തന്നെ വിജയികള്‍ 23:103 وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ ﴾١٠٣﴿ ആരുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ്, തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ - (അതായത്:) നരകത്തില്‍ സ്ഥിരവാസികള്‍! وَمَنْ ആര്‍, ഏതൊരുവര്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ തങ്ങളുടെ ദേഹങ്ങളെ فِي جَهَنَّمَ നരകത്തില്‍ خَالِدُونَ സ്ഥിരവാസികളാണ് 23:104 تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَـٰلِحُونَ ﴾١٠٤﴿ നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും; അവരതില്‍ മുഖം ചുളിച്ച് (പല്ലിളിച്ചു) കൊണ്ടിരിക്കുന്നവരുമായിരിക്കും. تَلْفَحُ എരിക്കും, കരിക്കും وُجُوهَهُمُ അവരുടെ മുഖങ്ങളെ النَّارُ അഗ്നി, നരകം وَهُمْ അവരാകട്ടെ فِيهَا അതില്‍ كَالِحُونَ മുഖം ചുളിക്കുന്നവരായിരിക്കും, പല്ലിളിക്കുന്നവരായിരിക്കും അഗ്നിയുടെ കാഠിന്യം നിമിത്തം അവരുടെ അധരങ്ങള്‍ രണ്ടും പിളര്‍ന്നും, പല്ലുകള്‍ ഇളിഞ്ഞും, മുഖം ചുളിഞ്ഞുംകൊണ്ടിരിക്കും. അവരോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും:- 23:105 أَلَمْ تَكُنْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ ﴾١٠٥﴿ 'എന്റെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ വ്യാജമാക്കിക്കളയുകയായിരുന്നുവല്ലോ!' أَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ ഓതിത്തരപ്പെട്ടിരുന്നു (ഇല്ലേ) عَلَيْكُمْ നിങ്ങള്‍ക്ക് فَكُنتُم بِهَا അപ്പോള്‍ നിങ്ങളായിരുന്നു تُكَذِّبُونَ അവയെ വ്യാജമാക്കിയിരുന്നു 23:106 قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ ﴾١٠٦﴿ അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളില്‍ കവിഞ്ഞുപോയി! ഞങ്ങള്‍ വഴിപിഴച്ച ജനതയുമായിരുന്നു! قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ غَلَبَتْ കവിഞ്ഞുപോയി, ജയിച്ചടക്കി عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ شِقْوَتُنَا ഞങ്ങളുടെ ദൗര്‍ഭാഗ്യം وَكُنَّا ഞങ്ങളായിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത ضَالِّينَ പിഴച്ചവരായ, വഴിതെറ്റിയ 23:107 رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَـٰلِمُونَ ﴾١٠٧﴿ 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഇതില്‍ നിന്ന് പുറത്താക്കിത്തരേണമേ! എനി, ഞങ്ങള്‍ (ഈ നില) ആവര്‍ത്തിച്ചാല്‍, അപ്പോള്‍ ഞങ്ങള്‍ നിശ്ചയമായും, അക്രമികളായിരിക്കും! (ഇക്കുറി മാപ്പ് നല്‍കേണമേ!)'. رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ مِنْهَا ഇതില്‍നിന്നു فَإِنْ عُدْنَا എനി ഞങ്ങള്‍ മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَإِنَّا എന്നാല്‍ നിശ്ചയമായും ഞങ്ങള്‍ ظَالِمُونَ അക്രമികളാണ് മരണവേളയില്‍ അവര്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, ഇപ്പോള്‍ വീണ്ടും തങ്ങളെ ഭൂമിയിലേക്ക് മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടും ഞങ്ങളുടെ പക്കല്‍ ഒരിക്കല്‍ അബദ്ധം വന്നുപോയി, മേലില്‍ ഒരിക്കലും ഞങ്ങള്‍ ആ നില ആവര്‍ത്തിക്കുകയില്ല, ആ നിലതന്നെ ഞങ്ങള്‍ തുടര്‍ന്നേക്കുന്ന പക്ഷം ഞങ്ങളെ അക്രമികളായിക്കരുതാം, എന്നാണവര്‍ അപേക്ഷിക്കുന്നത്. അല്ലാഹുവിന്റെ മറുപടി:- 23:108 قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ ﴾١٠٨﴿ അവന്‍ [അല്ലാഹു] പറയും: 'നിങ്ങള്‍ അതില്‍ നിന്ദ്യമായിക്കഴിയുവിന്‍! എന്നോട് നിങ്ങള്‍ സംസാരിക്കുകയും അരുത്!' قَالَ അവന്‍ പറയും اخْسَئُوا നിങ്ങള്‍ നിന്ദ്യമായിക്കഴിയുവിന്‍ فِيهَا അതില്‍ وَلَا تُكَلِّمُونِ നിങ്ങള്‍ എന്നോടു സംസാരിക്കയും ചെയ്യരുത് 23:109 إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾١٠٩﴿ 'നിശ്ചയമായും, എന്റെ അടിയാന്മാരില്‍നിന്നു ഒരു കക്ഷി പറഞ്ഞു വന്നിരുന്നു: ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും, ഞങ്ങള്‍ക്ക് കരുണചെയ്യുകയും വേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ! إِنَّهُ നിശ്ചയമായും കാര്യം كَانَ ഉണ്ടായിരുന്നു, ആയിരുന്നു فَرِيقٌ ഒരു സംഘം, ഒരു കക്ഷി, ഒരു വിഭാഗം مِّنْ عِبَادِي എന്റെ അടിയാന്‍മാരില്‍നിന്നു يَقُولُونَ പറഞ്ഞുവന്നിരുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ وَارْحَمْنَا ഞങ്ങള്‍ക്ക് കരുണയും ചെയ്യേണമേ وَأَنتَ നീ, നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ് (അല്ലോ) 23:110 فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ ﴾١١٠﴿ 'അപ്പോള്‍, നിങ്ങള്‍ അവരെ പരിഹാസ്യമാക്കിത്തീര്‍ക്കുകയുണ്ടായി; അങ്ങനെ, അവര്‍ [അവരെ പരിഹസിക്കുന്നജോലി] എന്റെ ഓര്‍മ്മയെ, നിങ്ങളെ മറപ്പിച്ചുകളഞ്ഞു. നിങ്ങള്‍ അവരെ സംബന്ധിച്ച് (പുച്ഛമായി) ചിരിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. فَاتَّخَذْتُمُوهُمْ അപ്പോള്‍ നിങ്ങള്‍ അവരെ ആക്കിത്തീര്‍ത്തു سِخْرِيًّا പരിഹാസ്യം حَتَّىٰ أَنسَوْكُمْ അങ്ങനെ അവര്‍ നിങ്ങളെ മറപ്പിച്ചു (നിങ്ങള്‍ മറക്കുവാന്‍ കാരണമായി) ذِكْرِي എന്റെ സ്മരണയെ, ഓര്‍മ്മയെ وَكُنتُم നിങ്ങള്‍ ആകുകയും ചെയ്തിരുന്നു مِّنْهُمْ അവരെപ്പറ്റി تَضْحَكُونَ ചിരിച്ചുകൊണ്ടിരിക്കുക 23:111 إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ ﴾١١١﴿ നിശ്ചയമായും, അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ട് ഇന്ന് ഞാന്‍ അവര്‍ക്ക് - 'അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍ എന്ന് - പ്രതിഫലം നല്‍കിയിരിക്കുന്നു.' إِنِّي നിശ്ചയമായും ഞാന്‍ جَزَيْتُهُمُ അവര്‍ക്കു പ്രതിഫലം നല്‍കി الْيَوْمَ ഇന്നു بِمَا صَبَرُوا അവര്‍ ക്ഷമ സ്വീകരിച്ചതുകൊണ്ടു, സഹിച്ചതുകൊണ്ടു أَنَّهُمْ അവര്‍ ആണെന്നു هُمُ الْفَائِزُونَ ഭാഗ്യവാന്മാര്‍ (വിജയികള്‍) അവര്‍തന്നെ (എന്നു) എന്റെ സത്യവിശ്വാസികളായ അടിയാന്മാര്‍ തങ്ങളുടെ റബ്ബിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനോട് മാപ്പിനും കരുണക്കും അപേക്ഷിക്കുകയും ചെയ്തിരുന്നത് നിമിത്തം, നിങ്ങള്‍ അവരെ പരിഹസിക്കുകയും, പുച്ഛിക്കുകയും പതിവായിരുന്നു. അതേ ജോലിയില്‍ നിങ്ങള്‍ മുഴുകിയിരിക്കയായിരുന്നു. അങ്ങനെ, നിങ്ങള്‍ എന്നെപ്പറ്റി ഒട്ടും ഓര്‍മ്മിക്കാത്തവരായിത്തീര്‍ന്നു. നിങ്ങളുടെ പരിഹാസമര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് സത്യവിശ്വാസം മുറുകെപ്പിടിച്ചുപോന്നത് നിമിത്തം ഇന്നു് അവര്‍ക്ക് ഞാന്‍ ശാശ്വതവിജയം പ്രതിഫലമായി കൊടുത്തിരിക്കുന്നു. എന്നു സാരം. 99-ാം വചനം മുതല്‍ക്കുള്ള ആയത്തുകള്‍ മുശ്രിക്കുകളെയോ, അവിശ്വാസികളെയോ മാത്രം ബാധിക്കുന്നതാണെന്നു് ധരിക്കാവതല്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലവെക്കാത്ത മഹാപാപികളായ വിശ്വാസികളെയും ബാധിക്കുന്നവയാണ് അവയെന്നു് അതിലെ ഉള്ളടക്കങ്ങളെ പരിശോധിച്ചാല്‍ കാണാവുന്നതാകുന്നു. അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാന്‍മാരില്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍. 23:112 قَـٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ ﴾١١٢﴿ അവന്‍ (അല്ലാഹു) പറയും: 'നിങ്ങള്‍ ഭൂമിയില്‍ എത്ര എണ്ണം കൊല്ലങ്ങള്‍ താമസിക്കുകയുണ്ടായി?' قَالَ അവന്‍ പറയും كَمْ لَبِثْتُمْ നിങ്ങള്‍ എത്ര താമസിച്ചു فِي الْأَرْضِ ഭൂമിയില്‍ عَدَدَ سِنِينَ എണ്ണം, കൊല്ലങ്ങള്‍, കൊല്ലങ്ങളുടെ എണ്ണം 23:113 قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ ﴾١١٣﴿ അവര്‍ പറയും: 'ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ (അല്‍പ) ഭാഗമോ താമസിച്ചിട്ടുണ്ടാവും; എണ്ണം കണക്കാക്കിയവരോട് ചോദിച്ചുനോക്കുക. (ഞങ്ങള്‍ക്കറിവില്ല.)' قَالُوا അവര്‍ പറയും لَبِثْنَا ഞങ്ങള്‍ താമസിച്ചു, പാര്‍ത്തു يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം فَاسْأَلِ എന്നാല്‍ ചോദിച്ചുകൊള്ളുക الْعَادِّينَ എണ്ണിയവരോട്, എണ്ണം കണക്കാക്കിയവരോട് 23:114 قَـٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ﴾١١٤﴿ അവന്‍ പറയും: 'നിങ്ങള്‍ അല്‍പമല്ലാതെ താമസിച്ചിട്ടില്ല; നിങ്ങള്‍ക്ക് അറിയാമായിരുന്നുവെങ്കില്‍! (എന്നാല്‍ ഈ ദുരവസ്ഥയില്‍ നിങ്ങള്‍ അകപ്പെടുമായിരുന്നില്ല.) قَالَ അവന്‍ പറയും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല إِلَّا قَلِيلًا അല്‍പമല്ലാതെ لَّوْ أَنَّكُمْ നിങ്ങള്‍ ആയിരുന്നുവെങ്കില്‍ كُنتُمْ تَعْلَمُونَ നിങ്ങള്‍ക്ക് അറിയുമായിരുന്നു (എങ്കില്‍) ഇഹലോകത്തെജീവിതത്തെ സര്‍വ്വപ്രധാനമായി ഗണിച്ചുകൊണ്ട് പരലോകത്തെ നിഷേധിക്കുകയും, അവഗണിക്കുകയും ചെയ്ത അവിശ്വാസികളോട് നരകത്തില്‍വെച്ച് അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില ചോദ്യങ്ങളും, അടക്കവയ്യാത്ത സങ്കടത്തോടുകൂടി അതിന് അവര്‍ നല്‍കുന്ന മറുപടിയുമാണിത്. ഭൂമിയില്‍ നിങ്ങള്‍ എത്രവര്‍ഷം താമസിച്ചിട്ടുണ്ടെന്ന ചോദ്യത്തിന്, ഒരു ദിവസമോ അതിന്റെ അംശമോ താമസിച്ചിരിക്കുമെന്നാണ് അവരുടെ മറുപടി. പരലോകജീവിതത്തിന്റെ അറ്റമില്ലാത്ത കാലദൈര്‍ഘ്യവും, അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ കാഠിന്യങ്ങളും കണ്ടപ്പോള്‍ – ഐഹിക ജീവിതത്തെ അതുമായി താരതമ്യപ്പെടുത്തുന്ന പക്ഷം – അത് കേവലം അങ്ങേഅറ്റം പരിമിതമായിരുന്നുവെന്നു് അവര്‍ സമ്മതിക്കുന്നു. മനുഷ്യരുടെ നന്മതിന്‍മകളെല്ലാം എഴുതി രേഖപ്പെടുത്തിയിരുന്ന മലക്കുകള്‍ക്കോ മറ്റോ അല്ലാതെ, ഞങ്ങള്‍ക്കത് ശരിക്ക് അറിഞ്ഞുകൂടാ എന്നും അവര്‍ പറയുന്നു. അല്ലാഹുവിന്റെ പ്രത്യുത്തരം ഇതാണ്: ‘ശരി, അവിടെ കുറഞ്ഞകാലം മാത്രമേ നിങ്ങള്‍ വസിച്ചിട്ടുള്ളുവെന്നത് നേരാണ്. ആ ജീവിതം ഇത്രയും നിസ്സാരമാണെന്നു് നിങ്ങള്‍ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കില്‍, ഈ ശാശ്വതമായ കഠിനശിക്ഷക്ക് നിങ്ങള്‍ വിധേയരാകുമായിരുന്നില്ല. ആ അല്‍പകാലജീവിതം നിങ്ങള്‍ പാഴാക്കിക്കളഞ്ഞതുകൊണ്ട് നിങ്ങളുടെ ഈ കാലാകാലജീവിതമത്രയും നിങ്ങള്‍ അപകടത്തിലാക്കിയിരിക്കയാണ്.’ ഖബറുകളില്‍ വെച്ചുണ്ടാകുന്ന ശിക്ഷയെ നിഷേധിക്കുന്ന ചിലര്‍ ഈ ആയത്തുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനെ സംബന്ധിച്ച് സൂറത്തിന് ശേഷം കൊടുത്തിട്ടുള്ള പ്രത്യേക വ്യാഖ്യാനക്കുറിപ്പില്‍ വിവരിക്കുന്നതാണ്. إن شاء الله 23:115 أَفَحَسِبْتُمْ أَنَّمَا خَلَقْنَـٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴾١١٥﴿ അപ്പോള്‍, നിങ്ങളെ നാം വൃഥാ സൃഷ്‌ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?! أَفَحَسِبْتُمْ അപ്പോള്‍ നിങ്ങള്‍ കണക്കാക്കിയോ, വിചാരിച്ചിരിക്കുകയാണോ أَنَّمَا خَلَقْنَاكُمْ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കയാണെന്നു عَبَثًا വൃഥാ, വെറുതെ وَأَنَّكُمْ നിങ്ങള്‍ ആണെന്നും إِلَيْنَا നമ്മുടെ അടുക്കലേക്കു لَا تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുകയില്ല (എന്നും) 23:116 فَتَعَـٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۖ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْكَرِيمِ ﴾١١٦﴿ എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള രാജാവായ അല്ലാഹു അത്യുന്നതനാകുന്നു; - അവനല്ലാതെ ആരാധ്യനേ ഇല്ല; ബഹുമാനപ്പെട്ട 'അര്‍ശി'ന്റെ [സിംഹാസനത്തിന്റെ] നാഥനാണ് (അവന്‍). فَتَعَالَى എന്നാല്‍ അത്യുന്നതനാകുന്നു اللَّـهُ അല്ലാഹു الْمَلِكُ രാജാവായ الْحَقُّ യഥാര്‍ത്ഥത്തിലുള്ളവനായ, സ്ഥിരമായുള്ളവനായ لَا إِلَـٰهَ ഒരു ഇലാഹും (ആരാധ്യനും) ഇല്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്റെ നാഥനാണ് الْكَرِيمِ ബഹുമാനപ്പെട്ട 23:117 وَمَن يَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرْهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ ﴾١١٧﴿ ആരെങ്കിലും അല്ലാഹുവിനോടൊപ്പം വേറെ ഒരു ആരാധ്യനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതായാല്‍ - അവന്ന് അതിന്ന് യാതൊരു രേഖയുമില്ല - അവന്റെ വിചാരണ അവന്റെ റബ്ബിന്റെ അടുക്കല്‍വെച്ചു തന്നെയായിരിക്കും. നിശ്ചയമായും കാര്യം: അവിശ്വാസികള്‍ വിജയിക്കുകയില്ല. وَمَن يَدْعُ ആരെങ്കിലും വിളിച്ചാല്‍, പ്രാര്‍ത്ഥിച്ചാല്‍ مَعَ اللَّـهِ അല്ലാഹുവോടൊപ്പം إِلَـٰهًا آخَرَ വേറെ ഇലാഹിനെ لَا بُرْهَانَ രേഖയില്ല, തെളിവില്ല لَهُ അവന് بِهِ അതിന് فَإِنَّمَا حِسَابُهُ എന്നാല്‍ അവന്റെ വിചാരണ عِندَ رَبِّهِ അവന്റെ റബ്ബിന്റെ അടുക്കല്‍ തന്നെയായിരിക്കും إِنَّهُ നിശ്ചയമായും അത് (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الْكَافِرُونَ അവിശ്വാസികള്‍ 23:118 وَقُل رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ ﴾١١٨﴿ (നബിയേ!) പറയുക: 'എന്റെ റബ്ബേ! പൊറുത്തുത്തരുകയും, കാരുണ്യം നല്‍കുകയും ചെയ്യേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ! وَقُل പറയുക رَّبِّ റബ്ബേ, രക്ഷിതാവേ اغْفِرْ പൊറുത്തുതരേണമേ وَارْحَمْ കരുണയും ചെയ്യേണമേ وَأَنتَ നീയാകട്ടെ خَيْرُ الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണ് അവിശ്വാസികളുടെ സ്ഥിതിഗതികള്‍ പലതും കഴിഞ്ഞ ആയത്തുകളില്‍ പ്രസ്താവിച്ചുവല്ലോ. കാര്യം അപ്രകാരമായിരിക്കെ, ഭൂമിയില്‍ നിങ്ങളെ വ്യഥാ സൃഷ്ടിച്ചുവിട്ടിരിക്കയാണെന്നും, അതില്‍ യാതൊരു ഉദ്ദേശ്യവും യുക്തിയും അടങ്ങിയിട്ടില്ലെന്നും, നിങ്ങള്‍ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അഥവാ, ആ അല്‍പകാലജീവിതം, കേവലം പ്രവര്‍ത്തനത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണെന്നും, സാക്ഷാല്‍ ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്ന ജീവിതം പരലോക ജീവിതമാണെന്നും നിങ്ങളെ ലക്ഷ്യസഹിതം ഉല്‍ബോധിപ്പിച്ചിട്ടും നിങ്ങള്‍ അത് വിലവെക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കണം: അനശ്വരവും യഥാര്‍ത്ഥവുമായ അസ്തിത്വമുള്ളവനും, സര്‍വ്വാധിരാജനും, ഏക ഇലാഹുമായുള്ളവന്‍ അല്ലാഹു മാത്രമാണ്; അഖിലാണ്ഡത്തിന്റെ സിംഹാസനാധിപതിയും അവന്‍തന്നെ. എന്നിരിക്കെ മറ്റൊരു ആരാധ്യനെ – ഇലാഹിനെ – സ്വീകരിക്കുന്ന പക്ഷം അത് തികച്ചും നിരര്‍ത്ഥവും, അന്യായവുമായിരിക്കും. ആര്‍തന്നെ അത് പ്രവര്‍ത്തിച്ചാലും, അവന്‍ തക്ക ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ യാഥാര്‍ത്ഥ്യത്തെ ലംഘിക്കുന്ന അവിശ്വാസികള്‍ ഒരിക്കലും വിജയിക്കുകയില്ല. ഈ സൂറത്തിന്റെ ആരംഭം, തീര്‍ച്ചയായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു (قَدْ أَفْلَحَ الْمُؤْمِنُونَ) എന്നാണല്ലോ. അത് അവസാനിപ്പിക്കുന്നതോ ‘നിശ്ചയമായും അവിശ്വാസികള്‍ വിജയിക്കുകയില്ല (إِنَّهُ لَا يُفْلِحُ الْكَافِرُونَ) എന്നുമാണ്. എടുപ്പും വെപ്പും തമ്മിലുള്ള പൊരുത്തം നോക്കുക! ഏറ്റവും അവസാനമായി, അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പാപമോചനത്തിനും, കാരുണ്യത്തിനും അപേക്ഷിച്ചുകൊണ്ട്‌ അവനിലേക്കുമാത്രം പ്രാര്‍ത്ഥന അര്‍പ്പിക്കുവാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് ഉപദേശിക്കുകയാണ്. ഏതൊരു പ്രാര്‍ത്ഥന നിമിത്തം അവിശ്വാസികള്‍ സത്യവിശ്വാസികളെ പരിഹാസപാത്രമാക്കിയിരുന്നുവെന്നു് 109, 110 വചനങ്ങളില്‍ പ്രസ്താവിച്ചുവോ അതേ പ്രാര്‍ത്ഥന (ദുആ) തന്നെ നടത്തികൊള്ളുവാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. നാമും ദുആ ചെയ്യുക: رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ (രക്ഷിതാവേ! പൊറുത്തുതരുകയും കരുണചെയ്യുകയും വേണമേ! നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണചെയ്യുന്നവനാണേ!) آمين 23. المؤمنون - അല്‍ മുഅ്മിനൂന്‍ സൂറത്തുല്‍ മുഅ്മിനൂന്‍ : 01-32 സൂറത്തുല്‍ മുഅ്മിനൂന്‍ : 33-50 സൂറത്തുല്‍ മുഅ്മിനൂന്‍ : 51-92 സൂറത്തുല്‍ മുഅ്മിനൂന്‍ : 93-118 സൂറത്തുല്‍ മുഅ്മിനൂന്‍ : വ്യാഖ്യാനക്കുറിപ്പ്‌ ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ( 2 ) നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ( 3 ) ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ( 4 ) പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും. وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ( 5 ) ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ ( 6 ) തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ. إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ ( 7 ) അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്‌. അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ( 8 ) കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ? قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ ( 9 ) അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌. وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ ( 10 ) ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും. فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ ( 11 ) അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം. إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ( 12 ) തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ ( 13 ) നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ ( 14 ) സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ ( 15 ) അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്‌. أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ( 16 ) ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും. أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ( 17 ) അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്‍റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും. وَلَقَدْ كَذَّبَ الَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ ( 18 ) തീര്‍ച്ചയായും അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയായിരുന്നു. أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ ( 19 ) അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു. أَمَّنْ هَٰذَا الَّذِي هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ ( 20 ) അതല്ല പരമകാരുണികന് പുറമെ നിങ്ങളെ സഹായിക്കുവാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്‌? സത്യനിഷേധികള്‍ വഞ്ചനയില്‍ അകപ്പെട്ടിരിക്കുക മാത്രമാകുന്നു. أَمَّنْ هَٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ ( 21 ) അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. أَفَمَن يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُّسْتَقِيمٍ ( 22 ) അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ? قُلْ هُوَ الَّذِي أَنشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَّا تَشْكُرُونَ ( 23 ) പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ ( 24 ) പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് വളര്‍ത്തിയവന്‍. അവങ്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌. وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ ( 25 ) അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം (പുലരുന്നത്‌?) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതൊന്ന് പറഞ്ഞുതരൂ) قُلْ إِنَّمَا الْعِلْمُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ ( 26 ) പറയുക: ആ അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنتُم بِهِ تَدَّعُونَ ( 27 ) അത് (താക്കീത് നല്‍കപ്പെട്ട കാര്യം) സമീപസ്ഥമായി അവര്‍ കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കുന്നതാണ്‌. നിങ്ങള്‍ ഏതൊന്നിനെപ്പറ്റി വാദിച്ച് കൊണ്ടിരുന്നുവോ അതാകുന്നു ഇത് എന്ന് (അവരോട്‌) പറയപ്പെടുകയും ചെയ്യും. قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ ( 28 ) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌? قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُّبِينٍ ( 29 ) പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്‌. قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ ( 30 ) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക? Share Select language Select language ...العربيةEnglishEnglish - Yusuf AliEnglish - TransliterationFrançaisNederlandsTürkçeMelayuIndonesia中文日本語Italiano한국어മലയാളംPortuguêsEspañolاردوবাংলাதமிழ்ČeskéDeutschفارسىRomânăРусскийSvenskaShqipAzəriBosanskiБългарскиHausaكوردیNorwegianPolskisoomaaliSwahiliТоҷикӣТатарчаไทยئۇيغۇرچەЎзбекދިވެހިSindhi
പിതാവ് കൗമാരക്കാരനായ മകനെയും കൂട്ടിയാണ് ഹോട്ടലിൽ എത്തിയത്. അവർ മുറി നേരത്തെ ബുക്കുചെയ്തിരുന്നു. നഗരത്തിൽ എത്തിയതിന്റെ ആഹ്ലാദം കുട്ടിയുടെ മുഖത്ത് കാണുന്നില്ലല്ലോ എന്ന് റിസപ്ഷനിസ്റ്റിനു തോന്നി. അല്പം കഴിഞ്ഞ് അവർ റസ്റ്റോറന്റിലേക്കു പോയപ്പോൾ റിസപ്ഷനിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചു. ആ മുഖങ്ങളിൽ വിഷാദഛായ ഉള്ളതായി അവൾക്കു തോന്നി. പിതാവ് മകന്റെ ഇഷ്ട വിഭവങ്ങളാണ് വരുത്തിയത്. അതുകഴിക്കുമ്പോഴും അവന്റെ മുഖത്ത് ഒട്ടും സന്തോഷം ഇല്ലായിരുന്നു. ഭക്ഷണം കഴിഞ്ഞ് മകനെ മുറിയിലാക്കിയിട്ട് പിതാവ് തിരിച്ചുവന്നു. ”എനിക്ക് മാനേജരെ കാണണം” അയാൾ പറഞ്ഞു. തങ്ങളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായതിനാൽ പരാതി പറയാനായിരിക്കും മാനേജരെ കാണുന്നതെന്നായിരുന്നു റിസപ്ക്ഷനിസ്റ്റ് വിചാരിച്ചത്. ”എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിൽ ക്ഷമിക്കണം. എന്തായാലും പരിഹരിക്കാം. അതിന് മാനേജരെ കാണണമെന്നില്ല.” പെൺകുട്ടി പറഞ്ഞു. ”പരാതികളൊന്നുമില്ല, വ്യക്തിപരമായ ഒരു കാര്യം സംസാരിക്കാനാണ്.” മാനേജർ പുഞ്ചിരിയോടെയാണ് അതിഥിയെ സ്വീകരിച്ചത്. ”മകന്റെ ചികിത്സയ്ക്കായിട്ടാണ് ഈ നഗരത്തിൽ എത്തിയിരിക്കുന്നത്. അവന് തലയിൽ കാൻസറാണ്. ചികിത്സയുടെ ഭാഗമായി തലമൊട്ടയടിക്കണം. വിവരം അറിഞ്ഞതു മുതൽ അവന് വലിയ വിഷമമാണ്. അവന്റെ സങ്കടം കുറയ്ക്കുന്നതിനായി ഞാനും തലമൊട്ടയടിക്കാൻ തീരുമാനിച്ചു. ഞങ്ങൾ രണ്ടുപേരും നാളെ തലമൊട്ടയടിച്ചു വരുമ്പോൾ ഹോട്ടലിലെ ജീവനക്കാർക്ക് കൗതുകം തോന്നാം. അവർ തമാശയ്ക്കായിട്ട് എന്തെങ്കിലും അക്കാര്യത്തെക്കുറിച്ചു ചോദിച്ചാൽ മകന് വിഷമമാകും. അതിനാൽ ഹോട്ടലിലെ ജീവനക്കാരോട് ഈ വിവരം പറയണം, ഒന്നും ചോദിക്കരുതെന്ന് അവരെ പ്രത്യേകം ഓർമിപ്പിക്കണം. ഞങ്ങൾ ഏതാനും ദിവസങ്ങൾ ഇവിടെ ഉണ്ടാകും.” പിതാവു പറഞ്ഞു. ”ആരുടെയും ഭാഗത്തുനിന്നും ഒരു ബുദ്ധിമുട്ടും വരില്ല. അക്കാര്യം ഞാൻ ഉറപ്പുതരുന്നു. മാത്രമല്ല, മറ്റെന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.” മാനേജർ പറഞ്ഞു. പിറ്റേന്ന് രാവിലെ റസ്റ്റോറന്റിൽ എത്തിയ ആ പിതാവിന് അമ്പരപ്പായി. അവിടെ ഉണ്ടായിരുന്ന എല്ലാ ജോലിക്കാരും തലമൊട്ടയടിച്ചിരുന്നു. നമ്മുടെ സഹാനുഭൂതിനിറഞ്ഞ പെരുമാറ്റം ആയിരിക്കും ചിലപ്പോൾ ജീവിതത്തിൽ പിടിച്ചുനില്ക്കാൻ അനേകർക്ക് ബലം പകരുന്നത്.
അറബിക്കടലിൽ കേരള, കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ ജൂലൈ 30 മുതൽ ആഗസ്ത് 3 വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രതാ നിർദ്ദേശം : 30-07-2020 മുതൽ 03-08-2020 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും മധ്യ പാടിഞ്ഞാൻ അറബിക്കടലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 30-07-2020 മുതൽ 03-08-2020 വരെ ആൻഡമാൻ കടലിലും 01-08-2020 മുതൽ 03-08-2020 വരെ മഹാരഷ്ട്ര തീരത്തും 02-08-2020 മുതൽ 03-08-2020 വരെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 30-07-2020 മുതൽ 31-07-2020 വരെ : ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
https-www-manoramaonline-com-web-stories-sampadyam-2022 4oco7s693c0j5bi5oua9boln3b 1892o0v0rrqo0khthjdt97a5sn https-www-manoramaonline-com-web-stories-sampadyam web-stories പതിനേഴര വയസ്സായ കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ്‌ പദ്ധതി. ഇവര്‍ അഗ്നി വീർ എന്നാണ് അറിയപ്പെടുക പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ ചേരാം. അഗ്നിവീർനു 30,000 മുതൽ 40,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. 48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷ നാല് വർഷ സേവനത്തിനവസാനം സേവ നിധി പാക്കേജായി 11.71 ലക്ഷം രൂപ ലഭിക്കും, ഇത് ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും
”കൈക്കുഞ്ഞായിരുന്നു ഞാൻ ആ കാലത്തെന്ന മുൻവിധി യിലായിരിക്കും അവിശ്വാസം കലർന്ന ചോദ്യം. കണ്ട കാര്യം കറ കലർത്താതെ ‘കലവറ’യിൽ സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടല്ലേ ഇളമുറ പാണ്ഡവനെന്ന നിലയിൽ വാത്സ ല്യത്തോടെ എന്നെ കാണുന്നതിനുപകരം മുതിർന്നവർ രഹസ്യ ചർച്ചകളിൽ നിന്നും അകറ്റിനിർത്തിയത്? ആലോചനയിലെന്നപോലെ വിദൂരതയിൽ കുറേനേരം നോക്കിയ ശേഷം, പാണ്ഡുവിനോട് കുന്തി വെളിപാടു പോലെ വിശാലമായി ചോദിച്ചു, ”സ്ഥാനത്യാഗം ചെയ്യുമ്പോൾ, വീണ്ടും വേണ്ടിവരാവുന്നൊരു അധികാരക്കൈമാറ്റത്തെക്കുറിച്ചു അക്കാലത്തെ അരമന ധാരണ എന്തായിരുന്നു?”. പാതിമയക്കത്തിലെന്നപോലെ പാണ്ഡു പറഞ്ഞു, ”പരിത്യാഗിയായ എനിക്കെന്തിന് നിബന്ധന?. ചെങ്കോൽ ധൃത രാഷ്ട്രരുടെ മടിയിലേക്കെറിഞ്ഞല്ലേ പടിയിറങ്ങിയത്,. മാദ്രിമടിയിൽ തല ചായ്ക്കാൻ തുനിഞ്ഞാൽ കാണാം, ചെങ്കോൽ തിരിച്ചെങ്ങനെ പിടിച്ചെടുക്കുമെന്ന തർക്കം. ഇതു മര്യാദയല്ല,” കുന്തി എന്നെയപ്പോൾ മാറ്റിനിർത്തിയ ഓർമ്മയുണ്ട്. വിവസ്ത്രമാദ്രിയുടെ അരക്കെട്ടിൽ കൈകൾ ചുറ്റിയ പാണ്ഡു പിടിവിട്ടു കുഴഞ്ഞുവീണതോർമ്മയുണ്ട്. അർത്ഥ ഗർഭമായ നോട്ടത്തോടെ, രണ്ടുപെണ്ണുങ്ങളും ജഡം മലർത്തിക്കിടത്തി പരിശോധിച്ചു പരസ്പരം അഭിനന്ദിച്ചു നോക്കുന്നതോർമ്മയുണ്ട്. സതിയനുഷ്ഠിക്കാനുള്ള അവ കാശം മുതിർന്ന കുന്തിക്കെന്നു പുരോഹിതർ പ്രോത്സാഹിപ്പിച്ചപ്പോൾ, ‘അല്ല മാദ്രിയോടായിരുന്നു പരേതന് വാത്സല്യം. അവൾക്കായി സമർപ്പിക്കട്ടെ സതി’ എന്ന നിലപാട് എന്തിനെടുത്തു എന്ന് വളർന്നു വലുതായപ്പോൾ ഞാൻ ചോദിച്ചു. പാണ്ഡുവധത്തിലെ പ്രേരക ശക്തിയെന്ന നിലയിൽ മാദ്രിയെ സതിയനുഷ്ഠിപ്പിക്കേണ്ട ദുര്യോഗം ഒളിപ്പിച്ചുവച്ച കുന്തി പാണ്ഡു മാദ്രി ശരീര സംഗമത്തിനൊടുവിൽ സതിയനുഷ്ഠിക്കാനുള്ള നിയോഗം പാവം മാദ്രിയിൽ കെട്ടിത്തൂക്കി കൈ കഴുകി. കൊട്ടാരത്തിണ്ണ നിരങ്ങുന്ന പത്രപ്രവർത്തകർ ഓരോ ബാല്യകാലസ്മരണ തോണ്ടിയെടുത്തു പറയിച്ചു വേണോ, ഭർതൃഘാതകികൾ ജീവിതാന്ത്യം കാട്ടിൽ കഴിയാനുള്ള കെട്ടുകഥ മഹാറാണി പാഞ്ചാലിക്ക് മെനയാൻ?” കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ Comments കെ.പി. നിർമ്മൽകുമാർ കഥാകൃത്ത്, നോവലിസ്റ്റ്. ജലം ,ഒരു സംഘം അഭയാർത്ഥികൾ, കൃഷ്‌ണഗന്ധകജ്ജ്വാലകൾ, ചേലക്കരയുടെ അതീതസ്വപ്‌നങ്ങൾ,മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍, ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അതിഥി അതീതശക്തി, തിരഞ്ഞെടുത്ത കഥകള്‍ എന്നിവ പ്രധാനകൃതികൾ
ന്യൂയോര്‍ക്ക്: ഡെസ്‌ക്‌ടോപ്പിലെ വാട്ട്സ്ആപ്പ് പതിപ്പില്‍ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് മെറ്റയിപ്പോൾ. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. വാബെറ്റ് ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്‌സസ് നടക്കാൻ ഇടയുണ്ട്. ഇത് പരിഹരിക്കാൻ പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടില്ലാത്ത ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയിൽ പുതിയ ഫീച്ചർ കാണിക്കുന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ ഫീച്ചർ ആക്ടിവേറ്റ് ആക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ പിസിയിലോ ലാപ്‌ടോപ്പിലോ ആപ്ലിക്കേഷൻ തുറക്കാൻ ഒരു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാനാകും. ഓരോ തവണയും ഉപയോക്താവ് അവരുടെ പാസ്‌വേഡ് മറക്കുമ്പോൾ, അക്കൗണ്ട് ഓട്ടോമാറ്റിക് ആയി ലോഗ്ഔട്ട് ആകും. തുടർന്ന് ലോഗിൻ ചെയ്യണമെങ്കിൽ ക്യുആർ കോഡ് ഉപയോഗിക്കണം. നേരത്തെ ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ വാട്ട്സ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായി ഷോപ്പിങ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചർ പുറത്തിറക്കിയത്. വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകൾ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനോ കഴിയുമെന്നതാണ് ഫീച്ചറിന്റെ ഗുണം. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഫീച്ചറുമായും ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്.ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.
ശശി തരൂരിനോട് തനിക്ക്അസൂയയുണ്ടെന്നും തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണു തരൂരെന്നും അതിലാണ് അസൂയയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു. തരൂരിനോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. തരൂരിന്റെ അറിവിനോട് അസൂയയും. ഇപ്പോഴത്തെ വിവാദങ്ങളിൽ മാധ്യമങ്ങൾ വില്ലനാക്കാൻ ശ്രമിച്ചു. കൊച്ചിയിൽ പ്രഫൊഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേ... വിഴിഞ്ഞത്ത്സമരക്കാര്‍ അഴിഞ്ഞാടി, പൊലീസ്‌ സ്റ്റേഷന്‍ തകര്‍ത്തു…35 പൊലീസുകാർക്ക് പരിക്ക്‌ വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവർ വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷന്‍ പരിസരത്ത്‌ അഴിഞ്ഞാടുകയും പൊലീസ്‌ സ്റ്റേഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഫ്‌ലക്‌സ്‌ ബോര്‍ഡ്‌ പട്ടിക കൊണ്ട്‌ പൊലീസുകാരെ ആക്രമിച്ചു. അക്രമത്തില്‍ 35 പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. പൊലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. കൂടുതല്‍ പൊലീസ്‌ സേന സ്ഥലത്തെത്തിയിട്ടുണ്ട്‌. കരമന, വിഴി... ആർ.ബിന്ദുവിനെതിരെ കോ‌ടതിയലക്ഷ്യ നടപടിക്കായി അറ്റോർണി ജനറലിന് അപേക്ഷ നൽകി സന്ദീപ് വാര്യർ November 26, 2022 ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോ‌ടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ. ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആണ് അപേക്ഷ നൽകിയത് . സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പമാണെന്ന ആർ.ബിന്ദുവിന്റെ പരാമർശത്തെ തുടർന്നാണ് നീക്കം. അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോട... മംഗലുരുവില്‍ വീണ്ടും സദാചാര പോലീസിങ്…ബസ്സില്‍ നിന്നും മുസ്ലിം യുവാവിനെ വലിച്ചു പുറത്തിട്ട് മര്‍ദ്ദിച്ചു മംഗലുരുവില്‍ ഹിന്ദുത്വവാദികളെന്നു പറയപ്പെടുന്ന ഒരു സംഘത്തിന്റെ സദാചാര പോലീസിങ്. ബസ്സില്‍ സഞ്ചരിക്കയായിരുന്ന മുസ്ലീം യുവാവിനെയും മറ്റൊരു മതത്തില്‍ പെട്ട യുവതിയെയും അക്രമി സംഘം തടഞ്ഞു. യുവാവിനെ ബസ്സിനു പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. വ്യാഴാഴ്ച രാത്രി മംഗലുരുവിലെ നന്തൂരിലാണ് സംഭവം. യുവതീയുവാക്കള്‍ കാര്‍ക്കളയില്‍ നിന്നും മംഗലുരുവിലേക്ക് വരിക... ആമസോണ്‍ ഇന്ത്യയിലെ രണ്ട് സംരംഭങ്ങള്‍ അവസാനിപ്പിച്ചു…ജീവനക്കാർ ത്രിശങ്കുവിൽ ആമസോണ്‍ ഇന്ത്യയിലെ രണ്ട് സംരംഭങ്ങള്‍ നിര്‍ത്തി. ഇന്ത്യയിലെ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമായ 'ആമസോൺ അക്കാദമി' അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ഒറ്റ ദിവസത്തിന് ശേഷം ഇ-കൊമേഴ്‌സ് കമ്പനിയായ തങ്ങളുടെ പൈലറ്റ് ഫുഡ് ഡെലിവറി ബിസിനസ്സ് ആയ ആമസോൺ ഫുഡ് ബെംഗളൂരുവിലെ പ്രവർത്തനം അവസാനിപ്പിച്ചു. പലചരക്ക്, സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ & ബ്യൂട്ടി, ആമസോൺ... പ്രളയകാലത്ത്‌ തന്ന അരിയുടെ വില 205 കോടി പിടിച്ചു വാങ്ങി കേന്ദ്രം, പരസ്യവിമര്‍ശനം ഉയര്‍ത്താതെ സര്‍ക്കാര്‍ വഴങ്ങി November 25, 2022 പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനയ്ക്ക് കേരളം വഴങ്ങി. പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസന നൽകിയതോടെ പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി വഴങ്ങി എന്ന് പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക... ആനന്ദ് തെൽതുംബ്‌ഡെക്ക് ജാമ്യം സുപ്രീം കോടതി ശരിവച്ചു, കേന്ദ്രത്തിന്‌ തിരിച്ചടി 2018-ലെ ഭീമാ കൊറേഗാവ്കേസ് പ്രതിയും പ്രമുഖ അക്കാദമീഷ്യനുമായ പ്രൊഫ. ആനന്ദ് തെൽതുംബ്‌ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതിക്കെതിരെ നീങ്ങിയ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടി. ബോംബെ ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടു. തെൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്... ഇന്ത്യാചരിത്രം മാറ്റിയെഴുതണമെന്ന്‌ സൂചിപ്പിച്ച്‌ മോദിയും അമിത്‌ഷായും സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യാ ചരിത്രം ഗൂഢാലോചനയുടെ ഫലമായുള്ള തെറ്റായ കൊളോണിയല്‍ ശൈലിയിലാണ്‌ രചിക്കപ്പെട്ടതെന്നും ഇപ്പോള്‍ പഠിപ്പിക്കുന്നത്‌ ഗൂഢാലോചനയുടെ ഭാഗമായ ചരിത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്ത്. ഇത്തരം ... മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിലെ മിന്നല്‍ വേഗത്തെ ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതി അരുൺ ഗോയലിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിലെ മിന്നൽ വേഗത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പു കമ്മീഷണറുടെ യോഗ്യതെയ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ ആ പ്രക്രിയയിലെ മിന്നല്‍ വേഗം ചോദ്യം ചെയ്യപ്പെടുന്നു-ജസ്റ്റിസ്‌ കെ.എം.ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച്‌ പറഞ്ഞു. 24 മണിക്കൂറിന്റെ സാവകാശം പോലും ഇല്ലാതെ നിയമന ഫയല്‍ നീങ്... മലബാര്‍ ദേവസ്വത്തിന്റെ ക്ഷേത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് വിവാഹച്ചടങ്ങിന് അനുമതി നിഷേധിച്ചു November 24, 2022 പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡർ മാരായ നീലൻകൃഷ്ണയുടെയും അദ്വൈകയുടെയും വിവാഹത്തിന് ക്ഷേത്രം അധികൃതർ അനുമതി നിഷേധിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. ഇന്ന് രാവിലെയായിരുന്നു താലികെട്ട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനുമതി നല്‍കിയില്ല.തുടര്‍ന്ന് കൊല്ലങ്കോട്ടെ ഒരു സ്വകാര്യ കല്യാണ മണ്ഡപത്തില്‍ ചടങ്...
കഥയുടെ എഴുപതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സാഹിത്യ കുലപതി ടി.പത്മനാഭന്റെ തൂലികത്തുമ്പില്‍ പിറവിയെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. അദ്ദേഹത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ നിമന്ത്രണങ്ങള്‍ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു. ടി. പത്മനാഭന്‍ 1931-ല്‍ കണ്ണൂരില്‍ ജനിച്ചു. ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. ’85-ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും റഷ്യന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിലും കഥകളുടെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 2001-ലെ വയലാര്‍ അവാര്‍ഡ് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാസമാഹാരത്തിനു ലഭിച്ചു. വള്ളത്തോള്‍ അവാര്‍ഡും ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരവും മുട്ടത്തുവര്‍ക്കി അവാര്‍ഡും 2003-ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡും നിരസിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ കഥകള്‍: ഒരു കഥാകൃത്ത് കുരിശില്‍, പെരുമഴപോലെ, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, പത്മനാഭന്റെ കഥകള്‍, കാലഭൈരവന്‍, കടല്‍, ഗൗരി, ഹാരിസണ്‍ സായ്‌വിന്റെ നായ, സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്, മഖന്‍സിങ്ങിന്റെ മരണം, കഥാകൃത്ത്-സാക്ഷി, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, ഗുല്‍മുഹമ്മദ്, ടി. പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, നളിനകാന്തി, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, നിങ്ങളെ എനിക്കറിയാം, മരയ
മൈക്ക് ഫ്ലാനഗന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ സൈക്കളോജിക്കൽ – മിസ്റ്ററി – ഹൊറർ – ത്രില്ലർ ചലച്ചിത്രമാണ് ഒക്യുലസ് അലൻ റസ്സൽ എന്ന ഇരുപത്തിയൊന്നുകാരൻ, സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നതിൽ നിന്നാണ് ചിത്രത്തിന്റെ ആരംഭം. പിതാവിന്റെ മരണത്തിനും, തന്റെയും, നൂറ്റാണ്ടുകളായി മറ്റു പലരുടെയും കുടുംബങ്ങളിൽ നടന്ന അത്യാഹിതങ്ങൾക്കും കാരണം, ഒരു പൗരാണികമായ കണ്ണാടിയും, അതിൽ കുടികൊള്ളുന്ന അമാനുഷിക ശക്തിയും ആണെന്ന് അലന്റെ സഹോദരി കെയ്ലി വിശ്വസിക്കുന്നു. തന്റെ വിശ്വാസം സത്യമാണെന്ന് തെളിയിക്കാനും, തന്റെ പിതാവിന്റെയും, കുടുംബത്തിന്റെയും മേൽ വീണ കളങ്കത്തെ മായ്‌കാനും, അലന്റെ സഹായത്തോടെ കെയ്‌ലി നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നോൺ ലീനിയർ ആയി പറഞ്ഞു പോകുന്ന കഥാഗതി ഒരേ സമയം ഉദ്വേഗം നിറഞ്ഞതും, ത്രില്ലടിപ്പിക്കുന്നതുമാണ്. ജംപ് സ്കെയർ സീനുകൾ, രക്ത ചൊരിച്ചിൽ എന്നിവ പരമാവധി കുറച്ച്, കഥാഗതിയിലൂടെ കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന, തീർത്തും ഒരു സെെക്കളോജിക്കൽ ആയ ഹൊറർ സിനിമയാണ് ഒക്യുലസ്. മികച്ച തിരക്കഥ, എൻഗേജിങ് ആയ അവതരണം, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നിവയാണ് സിനിമയുടെ പ്രധാന സവിശേഷതകൾ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: English, Horror, Mystery Tagged: Asish VK Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ന്യൂഡൽഹി : തെറ്റായ ദിശയിലൂടെ കയറി വന്ന ബൈക്ക് യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്നവരെ വിരട്ടാനാണ് പോലീസിന്റെ ഇത്തരത്തിലോരു പ്രവർത്തനം . ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. തെറ്റായ ദിശയിൽ കയറി വരിക മാത്രമല്ല യാത്രികർ ഹെൽമെറ്റും ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യം പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ചു എന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും. ദൃശ്യത്തിൽ ഉള്ള പോലീസുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കോടാലി ബൈക്ക് യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തതാണ് എന്ന വാദവും ഉയരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. Tags: bikepolice ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post വസ്ത്രനിർമ്മാണ ശാലയിൽ വാതക ചോർച്ച; അമ്പതിലധികം തൊഴിലാളികൾ ബോധരഹിതരായി Next Post ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ More News from this section ലൗജിഹാദിനെതിരെ നിയമനിർമാണത്തിനൊരുങ്ങി ഷിൻഡെ സർക്കാർ അശ്ലീല വീഡിയോ കണ്ട് പരീക്ഷയ്‌ക്ക് തോറ്റു; യൂട്യൂബിനെതിരെ ഹർജിയുമായി യുവാവ് സുപ്രീം കോടതിയിൽ; പിന്നീട് സംഭവിച്ചത്.. ഒരേസമയം നാല് ഭാര്യമാരുണ്ടാകുന്നത് അസ്വാഭാവികം; ഇസ്ലാമിലെ വിദ്യാസമ്പന്നർ ചെയ്യില്ലെന്ന് നിതിൻ ഗഡ്കരി; ഏകീകൃത സിവിൽ കോഡ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയെന്നും ഒരു മതത്തിനും എതിരല്ലെന്നും കേന്ദ്രമന്ത്രി സിന്ദൂരം തൊട്ട് , മഞ്ഞച്ചരട് കെട്ടി ഇഷ്ടദൈവത്തിന് മുന്നിൽ ആമിർ ഖാന്റെ കലശപൂജ : നിങ്ങളൊരു യഥാർത്ഥ മുസ്ലീം തന്നെയാണോയെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ ‘ അത് അസ്ലമാണ് , എന്നോടൊപ്പം ജയിലിൽ ഉണ്ടായിരുന്നു ‘ , സത്യം പറഞ്ഞ് തൊഴിലാളി ; പന്തലിൽ നിന്ന് ഇറങ്ങിയോടി കൗമാരക്കാരിയെ വിവാഹം കഴിക്കാനെത്തിയ 50 കാരൻ ‘ ഹലോ എംഎൽഎ നിങ്ങൾ അത് അർഹിക്കുന്നു’ : ഭാര്യയെ ചേർത്ത് പിടിച്ച് ജനങ്ങൾക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ Load More Latest News ഇല്ലാത്ത മ്ലാവിന്റെ പേരിൽ തീറ്റയിനത്തിൽ കൈയ്യിട്ട് വാരിയത് ഒന്നരക്കോടിയോളം രൂപ; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനം വിജിലൻസ് ഈ സമയങ്ങളിൽ കൈതച്ചക്ക കഴിക്കരുതേ..; പ്രശ്‌നം ഗുരുതരം വയറിനുള്ളിൽ ക്യാപ്‌സൂളുകളാക്കി ഒരു കിലോ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ വയനാട് സ്വദേശി പിടിയിൽ ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ല; എല്ലാ കാലത്തും ആരും ശത്രുവും മിത്രവും അല്ല; മൂർത്തമായ സാഹചര്യത്തിൽ ലീഗുമായി ചേരുന്ന വിഷയത്തിൽ ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ
ഭൂമിയിലെ ഒരു മൂലകത്തിന്റെ ഓരോ ഐസോടോപ്പിന്റെയും ആറ്റോമിക് ഭാരവും താരതമ്യേനയുള്ള ബാഹുല്യവും കണക്കിലെടുത്തുകൊണ്ടുള്ള ഗണിതശരാശരിയാണ് ആ മൂലകത്തിന്റെ അടിസ്ഥാന ആറ്റോമിക ഭാരം (a r, സ്റ്റാൻഡേർഡ് (ഇ)). ഉദാഹരണത്തിന്, ഭൂമിയിലെ ചെമ്പിന്റെ 69 ശതമാനവും ഐസോടോപ്പ് 63 Cu ( A r = 62.929) ആണ്. ബാക്കിയുള്ള 31 ശതമാനം65 Cu ( A r = 64.927), ആണ്. ഇതു കണക്കിലെടുത്ത് ചെമ്പിൻറെ അടിസ്ഥാന അറ്റോമികഭാരം കണക്കാക്കുന്ന വിധം താഴെ കാണിച്ചിരിക്കുന്നു. ഉദാഹരണം: ഭൂമിയിലെ ഉറവിടങ്ങളിൽ ചെമ്പ്. രണ്ട് ഐസോടോപ്പുകൾ നിലവിലുണ്ട്: കോപ്പർ -63 (62.9), കോപ്പർ -65 (64.9), സമൃദ്ധമായി 69% + 31%. ചെമ്പിനുള്ള സ്റ്റാൻഡേർഡ് ആറ്റോമിക് വെയ്റ്റ് (Ar, standard(Cu)) ശരാശരിയാണ്, അവയുടെ സ്വാഭാവിക സമൃദ്ധി കൊണ്ട് തൂക്കമുണ്ട്, തുടർന്ന് ആറ്റോമിക പിണ്ഡം സ്ഥിരാങ്കം m u കൊണ്ട് ഹരിക്കുന്നു . [1 A r, standard ( 29 Cu ) = 0.69 × 62.929 + 0.31 × 64.927 = 63.55. {\displaystyle A_{\text{r, standard}}(_{\text{29}}{\text{Cu}})=0.69\times 62.929+0.31\times 64.927=63.55.} ആപേക്ഷിക ഐസോടോപ്പിക് പിണ്ഡങ്ങൾക്ക് മാനങ്ങൾ ഇല്ലാത്തതിനാൽ, അടിസ്ഥാന ആറ്റോമികഭാരത്തിനും മാനങ്ങളില്ല. അതിനെ ഡാൾട്ടനുമായി ഗുണിച്ചാൽ ഇതിനെ ഭാരത്തിന്റെ അളവാക്കി മാറ്റാം, ഇതാണ് അറ്റോമിക് മാസ് കോൺസ്റ്റന്റ്. നിർവചനംതിരുത്തുക ബോറോൺ, കാർബൺ, നൈട്രജൻ (കെമിസ്ട്രി ഇന്റർനാഷണൽ, ഐയുപി‌എസി) എന്നിവയുടെ സ്റ്റാൻ‌ഡേർഡ് ആറ്റോമിക് വെയ്റ്റുകളുടെ ഇടവേള നൊട്ടേഷൻ കാണിക്കുന്ന ഒരു ഐ‌യു‌പി‌സി ആനുകാലിക പട്ടികയുടെ ഭാഗം. ഉദാഹരണം: ബോറോണിനായുള്ള പൈ ചാർട്ട് ഇത് ഏകദേശം 20% 10 ബി യും 80% 11 ബി യും ചേർന്നതാണെന്ന് കാണിക്കുന്നു. ഈ ഐസോടോപ്പ് മിശ്രിതം സാധാരണ ഭൗമ ബോറോൺ സാമ്പിളുകളുടെ ആറ്റോമിക് ഭാരം 10.806 മുതൽ 10.821 വരെയുള്ള ഇടവേളയിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇടവേളയാണ് സാധാരണ ആറ്റോമിക് ഭാരം. അസാധാരണമായ ഉറവിടങ്ങളിൽ നിന്നുള്ള ബോറോൺ സാമ്പിളുകൾ, പ്രത്യേകിച്ച് നോൺ-ടെറസ്ട്രിയൽ സ്രോതസ്സുകൾ, ഈ പരിധിക്ക് പുറത്തുള്ള ആറ്റോമിക് ഭാരം അളന്നിരിക്കാം. ആറ്റോമിക് ഭാരവും ആപേക്ഷിക ആറ്റോമിക് പിണ്ഡവും പര്യായങ്ങളാണ്. "https://ml.wikipedia.org/w/index.php?title=അടിസ്ഥാന_ആറ്റോമികഭാരം&oldid=3550044" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ജമ്മുകശ്മീർ ഏറ്റുമുട്ടൽ: ഭീകരർക്കായുളള തെരച്ചിൽ തുടർച്ചയായ 27ാം ദിവസത്തിലേക്ക്: കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും കശ്മീർ പോലീസും നടത്തുന്ന തെരച്ചിൽ തുടർച്ചയായ 27 ാം ദിവസത്തിലേക്ക്. വനമേഖലയിൽ തെരച്ചിൽ വ്യാപകമാക്കി. ... കശ്മീരിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് ആക്രമണ; ആറ് ദിവസത്തിനിടെ പിടിയിലായത് 700 ഭീകരരെന്ന് റിപ്പോർട്ട് ശ്രീനഗർ : കശ്മീരിൽ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങൾ തുടർക്കഥയായതിന് പിന്നാലെ തീവ്രവാദ സംഘടനകളുമായി ബന്ധമുളള 700 ഓളം ഭീകരരെ പിടികൂടിയതായി റിപ്പോർട്ട്. നിരോധിത സംഘടനയായ ജമാ ... കശ്മീരിൽ ഗ്രനേഡുകളുമായി ജയ്ഷെ ഭീകരൻ പിടിയിൽ പുൽവാമ: ജമ്മുകശ്മീരിലെ ഭീകരവേട്ടയിൽ ജയ്‌ഷെ ഭീകരൻ പിടിയിൽ. നിരവധി ഗ്രനേഡുകളുമായി സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പുൽവാമ ജില്ലയിലാണ് സംഭവം. ഭീകരർക്കെതിരെ ശക്തമായ റെയ്ഡ് തുടരുന്ന ജമ്മുകശ്മീർ മേഖലയിൽ ... ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍ ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം ഭീകരവേട്ട തുടരുന്നു. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ ...
ബെംഗളൂരു: ഗണേശക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവതിയടക്കം രണ്ടുപേർ മരിച്ചു. മിദിഗേശി സ്വദേശികളായ ശില്പ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ മല്ലികാർജുനക്ക് വെട്ടേറ്റു. കർണാടകത്തിലെ തുമകൂരുവിലാണ് സംഭവം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാൻ രണ്ടുവർഷം മുമ്പ് ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു. എന്നാൽ ശ്രീധർ ഗുപ്തയെന്നയാൾ സ്ഥലം തന്റേതാണെന്നും പഞ്ചായത്തിന്റേതല്ലെന്നും വാദിച്ച് ഈ നീക്കത്തെ എതിർത്തുരുന്നു. ഇതോടെ ശില്പയും ബന്ധുക്കളും കോടതിയെ സമീപിച്ചു. രണ്ടുമാസം മുമ്പാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ശ്രീധർ ഗുപ്തയ്ക്കല്ലെന്ന് വ്യക്തമാക്കി കോടതി വിധിവന്നത്. തുടർന്ന് പ്രദേശവാസികൾ ക്ഷേത്രം നിർമിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. എന്നാൽ വീണ്ടും തർക്കമുന്നയിച്ച് ശ്രീധർ ഗുപ്ത എത്തിയതോടെയാണ് സംഘർഷവുമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് ശില്പയ്ക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച് ആക്രമിച്ചത്. സമീപവാസികൾ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ശില്പയുടെയും രാമാഞ്ജിനപ്പയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെത്തുടർന്ന് ശ്രീധർ ഗുപ്തയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. Hot News ഭാരത് ജോഡോ യാത്രയ്ക്കിടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്… സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല്… ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 DOWNLOAD GOOGLE TEXT-TO-SPEECH ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ വിനു നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ സിനിമ തീയേറ്ററിലേയ്ക്ക് പുറപ്പെട്ടു .ഷോ തുടങ്ങിയിരുന്നു . വേഗം ടിക്കറ്റെടുത്തു അകത്തു കയറിയെങ്കിലും താമസിച്ചു പോയതുകൊണ്ട് ഏറ്റവും ഫ്രണ്ടിലാണ് സീറ്റ് കിട്ടിയത് ..പുറകിലത്തെ സീറ്റിലപ്പോൾ ഏതാനും പേരിരുന്നു ബഹളം കൂട്ടുന്നുണ്ടായിരുന്നു സെക്സു.സീനുകൾ വരുമ്പോൾ അവർ വല്ലാതെ കൂകി ബഹളം കൂടിക്കൊണ്ടിരുന്നു . ബുൾഗാൻ താടിയൊക്കെ വച്ച് അല്പം മോഡേൺ ആയ ചെറുപ്പക്കാരായിരുന്നുഅവരെല്ലാം. . ഇന്റർ വെല്ലിനു ലൈറ്റ് തെളിഞ്ഞപ്പോൾ വിനു അവരെ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു . ”അതെല്ലാം ഞങ്ങളുടെ ലോ കോളേജിലുള്ളവരാണ് ചേച്ചി. ആ മിത്രന്റെയും ,ഉണ്ണി വാര്യരുടെയും മക്കളുമുണ്ടതിൽ. അല്പം റൗഡികളാണെല്ലാവരും. കോളേജിലെ സ്ഥിരം അക്രമികളാണവർ ഞങ്ങളുടെ എതിർ പാർട്ടിയിലുള്ളവർ. ഒരുപ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെപിൻലവുമുണ്ടവർക്ക് . ഇടക്കിടക്ക് ഞങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട് .” സിനിമ കഴിഞ്ഞപ്പോൾ വിനു പറഞ്ഞു . ”നല്ല സിനിമ അല്ലെ ചേച്ചി . അല്പം സ്റ്റണ്ടും സെക്സും ഉണ്ടെങ്കിലും നല്ല ഫാമിലി സ്റ്റോറി .” ”അതെയതെ” താനും അത് ശരിവച്ചു. തീയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ തിരക്കൊഴിയാനായി കാത്തു നിന്നു പതുക്കെയാണ് ഞങ്ങൾ ഇറങ്ങിയത്. അപ്പോൾ ഞങ്ങൾക്ക് പിന്നിലായി ആ തെമ്മാടികളുമെത്തി. ”കൊള്ളാമല്ലോടാ നല്ല ചരക്കിനെ തന്നെയാണല്ലോ കൊണ്ടുനടക്കുന്നത്” . തന്നെ നോക്കി അർഥം വച്ചാണ് അവരതുപറഞ്ഞത് . വിനു അതുകേട്ടു തിരിഞ്ഞു നിന്നു . അവന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തിരുന്നു . ”അല്ല നല്ല ഗേൾ ഫ്രെണ്ടിനെയാണല്ലോ കിട്ടിയിരിക്കുന്നത് എന്ന് പറയുകയായിരുന്നു. നിന്റെ ആവശ്യം കഴിഞ്ഞാൽ ഞങ്ങളെക്കൂ ടിപരിഗണിക്കണംകേട്ടോടാ” അവർ വീണ്ടും കമന്റു പാസ്സാക്കി . അത് കേട്ട് വിനുവിന്റെ നിയന്ത്രണം വിട്ടു പോയി. അവൻ തിരിഞ്ഞു നിന്നു,അതുപറഞ്ഞവന്റെ ചെകിട്ടത്തുഒന്ന് കൊടുത്തു . എന്നിട്ടു ചോദിച്ചു ”നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമൊന്നും ഇല്ലേടാ …നീ ഗേൾ ഫ്രണ്ടിനെ മാത്രമേ കൊണ്ടുനടക്കുകയുള്ളോ ”. ”അല്ലെടാ . അതിൻ്റെ ആവശ്യം ഞങ്ങൾക്കില്ല ഞങ്ങൾക്കതിനൊക്കെ ഒന്നാന്തരം ഗേൾ ഫ്രണ്ട്‌സിനെക്കിട്ടും നിന്നെപ്പോലെ പെങ്ങളെവച്ച് വ്യഭിചാരിക്കാറില്ലപിന്നെ നിന്നെപ്പോലുള്ള കീഴാളർക്ക്‌ എന്തുമാകാമല്ലോ അല്ലേടാ ”. അത് മിത്രന്റെ മകന്റെ സ്വരമായിരുന്നു ഒടുവിൽ പറഞ്ഞത് കേട്ട് വിനു എല്ലാ നിയന്ത്രണവും വിട്ട് അവരോടെതിരിട്ടു. ഓരോരുത്തരെയായി അവൻ അടിച്ചു വീഴ്ത്തുമ്പോഴും താൻ പറഞ്ഞു കൊണ്ടിരുന്നു . ”വേണ്ട വിനു നീ വഴക്കിനൊന്നും പോകണ്ട. …അവരെന്തും പറഞ്ഞു കൊള്ളട്ടെ …” എന്നാൽ വിനു വിടാൻ ഭാവമില്ലായിരുന്നു. . ആളുകൾ കൂടുന്നത് കണ്ടപ്പോൾ തനിക്കാകെ വിഷമമായി . അതുമാത്രമല്ല അത്രയും പെരോടിതിരിടാൻ വിനുവിനൊറ്റക്കാവുകയില്ലെന്നു തനിക്കറിയാമായിരുന്നു. . എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഉണ്ണിവാര്യരുടെ മകൻ വന്നു തന്റെ കൈയ്യിൽപ്പിടിച്ചുകൊണ്ടു പറഞ്ഞു . ”നീ വാടീ മോളെ . നീയെന്തിനാ ആങ്ങളയെ ബോയ് ഫ്രണ്ടാക്കുന്നത് . ഞങ്ങൾ കാണിച്ചു തരാമെടീ നല്ല സിനിമയൊക്കെ ”.താൻ നിയന്ത്രണം വിട്ട് ഉറക്കെ കരഞ്ഞു . ഓടിക്കൂടിയ ആൾക്കാർ അതുകണ്ടു അവനെ ചീത്ത വിളിച്ചു കൊണ്ട് അടിയ്ക്കാനായി ചെന്നു . ”ഛീ വിടെടാ അവളെ …പെൺപിള്ളാരുടെ കയ്യേൽ കേറി പിടിക്കുന്നോ . എന്ത് തെമ്മാടിത്തരോം കാണിക്കാമെന്നായോടാ ..”എന്ന് ചോദിച്ച് ഒരു കാരണവർ മുന്നോട്ടുവന്നു . പെട്ടെന്നവൻ കൈയ്യിലെ പിടിവിട്ട് മാറിനിന്നു .താൻ നോക്കിയപ്പോൾ വിനുവിനെ മറ്റുള്ളവരെല്ലാവരും കൂടി അടിച്ചവശനാക്കുന്നതാണ് കണ്ടത് . രംഗം വഷളാകുന്നത് കണ്ടു ആരോ പോലീസിനെ വിളിച്ചു. പത്തു മിനിറ്റിനുള്ളിൽ അവിടെ പോലീസെത്തി . അല്പം മാറിനിന്നു കരയുന്ന തന്റെ അരികിലെത്തി ഒരു പോലീസുകാരൻ വിവരങ്ങൾ തിരക്കി . പോലീസെത്തിയതോടെ രംഗം ശാന്തമായി . ”ആരും ഇവിടെനിന്നു അനങ്ങിപ്പോകരുത് ..എന്തെടാ ഇവിടെ നടക്കുന്നത്? ഒരുത്തനെ എല്ലാവരും കൂടിത്തല്ലിച്ചതയ്ക്കുന്നോ?.”. പോലീസ് ഇൻസ്‌പെക്ടർ അലറി. പോലീസുകാരുടെ ചോദ്യ ശരങ്ങൾക്കുമുമ്പിൽ എല്ലാവരും നിശ്ശബ്ദരായി . താൻ നോക്കിയപ്പോൾ താഴെ നിലത്തിരുന്നു കിതയ്ക്കുന്ന വിനുവിനെയാണ് കണ്ടത് . അവനു വല്ലാതെ മുറിവേറ്റിരുന്നു. അതുകണ്ടു തനിയ്ക്കാകെ പരിഭ്രമമായി. . അവനെന്തെങ്കിലും കാര്യമായിട്ട് പറ്റിക്കാണുമോ എന്നു ഭയന്നു .അപ്പോൾ പോലീസ് ഇൻസ്‌പെക്ടർ അവിടെ കൂടി നിന്നവരോടായി ചോദിച്ചു .”ആരൊക്കെക്കൂടിയാണെടാ ഇവനെ തല്ലിച്ചതച്ചത് ?ഈ പെൺകൊച്ചിനെ ഉപദ്രവിക്കാനും ശ്രമിച്ചെന്ന് കേട്ടു .സ്ത്രീ പീഡനത്തിൻ്റെ വകുപ്പ് നിനക്കൊക്കെ അറിയാമായിരിക്കുമല്ലോ .അല്ലേടാ.” അതുകേട്ട് അവിടെകൂടിനിന്നവർ പറഞ്ഞു . . ”ഞങ്ങളൊക്കെ സിനിമാ കാണാൻ വന്നവരാ സാറെ… ഈ പിള്ളേരാ ഇവിടെ തല്ലും ബഹളവുമുണ്ടാക്കിയത് …ഒരുത്തൻ ഈ പെൺ കൊച്ചിന്റെ കൈയ്യേൽ കേറി പിടിക്കുകയും ,വേണ്ടാത്ത വാക്കുകൾ പറയുകയും ചെയ്തു.”അവിടെ കൂടി നിന്നവർ, ആരൊക്കെയാണ് ബഹളമുണ്ടാക്കിയതെന്നു പോലീസിന് കാണിച്ചു കൊടുത്തു . വിനുവിനെതിരിച്ചറിഞ്ഞ ഒരു പോലീസുകാരൻ വിനുവിൻ്റെ അടുത്തെത്തി ചോദിച്ചു . ”സാർ ലോ കോളേജിലെ സ്റുഡന്റ്‌സ്‌കൗൺസിൽ ചെയർമാനല്ലേ . കോളേജിൽ സാറിന്റെ പ്രസ്സംഗമൊക്കെ ഞാൻ കേട്ടിട്ടുണ്ട് . അല്ല സാറിനിത് വേണമായിരുന്നോ ?എന്തിനായിരുന്നു സാറെ കൂടെ ഈ പെങ്ങള് കുട്ടിയുള്ളപ്പോ ഇതിനൊക്കെപ്പോയത്”” ”’ഞാൻ.. ഞാനല്ല ആദ്യം പ്രകോപനമുണ്ടാക്കിയത് . . ഇവന്മ്മാർ ഞങ്ങളുടെ കോളേജിലെ എതിർ പാർട്ടിക്കാരാണ്.. ഇവർ ഇവളെപ്പറ്റിവേണ്ടാത്തതൊക്കെ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി . …എൻ്റെ ചേച്ചിയാണിത് സാർ .. ” അവൻ തേങ്ങിക്കരഞ്ഞുകൊണ്ടാണത് പറഞ്ഞത് . അടിയുടെ ക്ഷീണത്തോടോപ്പം സഹോദരിയും ,താനും നാട്ടുകാരുടെ മുമ്പിൽ വച്ച്‌ അപമാനിക്കപ്പെട്ടതിൻ്റെ സങ്കടവും അവനുണ്ടായിരുന്നു. ”ഏതായാലും എല്ലാവരും എന്റെ കൂടെ സ്റ്റേഷനിലേക്ക് വരണം. ഒരുപെണ്ണിനെ അപമാനിച്ചാലുള്ള ശിക്ഷ എന്താണെന്ന് ലോ പഠിക്കുന്ന സാറന്മാർക്കു ഞാനിനിയും പറഞ്ഞു തരേണ്ടതില്ലല്ലോ ഇൻസ്‌പെക്ടർ തിരിഞ്ഞു ജീപ്പ് ഡ്രൈവറോടായി പറഞ്ഞു .” ഈ പെൺ കൊച്ചിനെയും .,ഈ പയ്യനെയും എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിയ്ക്കണം ” . പോലീസുകാർ ആ ജീപ്പിൽ അവശനായ വിനുവിനെ കേറ്റി ഇരുത്തി . പിന്നെ തന്നോടും കേറുവാൻ പറഞ്ഞു. മറ്റുള്ളവരെമറ്റൊരു ജീപ്പിൽ അവർ സ്റ്റേഷനിലേക്കു പറഞ്ഞയച്ചു . ജീപ്പിലിരുന്നു താൻ ചോദിച്ചു . ”എന്തിനായിരുന്നു മോനെ നീ അവരോട് എതിരിടാൻ പോയത് ?നിനക്ക് മിണ്ടാതിരുന്നാൽ പോരായിരുന്നോ ”ഞാൻ മിണ്ടാതിരുന്നിട്ടു കാര്യമില്ല ചേച്ചി. അവർ രാഷ്ട്രീയ പക പോക്കിയതാണ് . കോളേജിലും ഇതുപോലെയുള്ള ചില്ലറ ഏറ്റുമുട്ടലുകൾ ഉണ്ടാവാറുണ്ട്. പക്ഷെ അപ്പോഴെല്ലാം എൻ്റെ കൂടെ എൻ്റെ ഫ്രണ്ട്സും ഉണ്ടാകും . ഞങ്ങൾ അവരെ തുരത്താറാണ് പതിവ് . ഇപ്പോൾ ഞാനൊറ്റയ്ക്കായിപ്പോയി. ഇനി കോളേജിൽ ചെല്ലട്ടെ. ഞാനവർക്ക് കാണിച്ചു കൊടുക്കാം. ”വിനു വിന്റെ ദേഷ്യം കണ്ടു അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു . ”അതെയതെ ഇപ്പോകണ്ടില്ലേ ? നിന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവർ തല്ലിച്ചതച്ചത് . ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇതായിരിക്കും ഫലം. വെറുതെ വഴക്കിനൊന്നും പോകാതെ പഠിക്കാൻ നോക്ക് വിനു . ”താൻ ശാസനാ രൂപത്തിൽ പറഞ്ഞു . അതുകേട്ട് വിനു ചോദിച്ചു .”പിന്നെ ചേച്ചിയെ അപമാനിക്കാൻ ശ്രമിച്ചവരുടെ മുമ്പിൽ ഞാൻതോറ്റു കൊടുക്കണമായിരുന്നോ ?.. പിന്നെ ഒരാണാണെന്നു പറഞ്ഞു ഞാൻ നടന്നിട്ടെന്തു കാര്യം .?…പ്രിയചേച്ചിയേക്കാൾ വലുതായി എനിക്കൊന്നുമില്ല..കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് നിങ്ങൾ രണ്ടുപേരുമാണ് കൂടപ്പിറപ്പുകൾ. നിങ്ങളെ അപമാനിക്കാൻ ആര് ശ്രമിച്ചാലും ഞാൻ അവരോട് ചോദിച്ചെന്നിരിക്കും. ”. അവന്റെ ആത്മാർഥത തികഞ്ഞ വാക്കുകൾക്കുമുമ്പിൽ താൻ തോറ്റു പോയി . അവനെ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു . ”ശരി മോനെ അധികം സംസാരിക്കണ്ട. ഹോസ്പിറ്റലിലെത്തി മുറിവുകൾ വച്ച് കെട്ടിയിട്ട് ബാക്കി കാര്യം. ഭാഗ്യത്തിന് ഇത്രയുമല്ലേ സംഭവിച്ചുള്ളൂ. മുത്തശ്ശിയോടും മുത്തശ്ശനോടും എന്ത് പറയുമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത് .” തന്റെ ഉദ്യോഗം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ വിനു പതറി . ”മുത്തശ്ശിയോട് ഒരാക്സിഡന്റ് പറ്റിയതാണെന്ന് പറഞ്ഞാൽ മതി ചേച്ചി . നമ്മൾ രണ്ടുപേരും നടന്നു പോകുമ്പോൾ ഒരോട്ടോറിക്ഷ നിയന്ത്രണം വിട്ട് എന്റെ ദേഹത്ത് വന്നു മുട്ടിയാണ് ആക്സിഡന്റുണ്ടായതെന്ന് ചേച്ചി പറയണം. അല്ലാതെ നടന്ന സംഭവങ്ങൾ മുത്തശിയോട് പറയുന്നത് നാണക്കേടാണ് .എന്നെപ്പറ്റിയുള്ള എല്ലാ മതിപ്പും പോകും .” വിനു പറയുന്നതു കേട്ട് തലകുലുക്കി സമ്മതിച്ചു . തനിക്കും കഴിഞ്ഞ സംഭവങ്ങളിൽ നാണക്കേട് തോന്നിയിരുന്നു. പ്രത്യേകിച്ച് മിത്രന്റെയും ,വാര്യരുടെയും മക്കളുടെ അധിക്ഷേപങ്ങളിൽ . എന്നാൽ താനുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് വിനുവിനെ അറസ്റ്റ് ചെയ്യാതിരുന്നതെന്നു മനസ്സിലായി . തന്നെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവൻ അവരോട് പൊരുതിയതെന്നു പോലീസിന് താൻ മൊഴി നൽകുകയും ചെയ്തുവല്ലോ. സ്ത്രീ പീഢനത്തിന്റെ വകുപ്പിൽ പെടുത്തിയതിനാൽ അവൻ അറസ്റ്റിൽ നിന്നും മോചിതനായി. എന്നാൽ സത്യം മറ്റൊന്നാണെന്നു വിനുവിനും തനിക്കും മാത്രമറിയാം. കോളേജിൽ ഇരു രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരാണവർ. അവർ തമ്മിൽ എവിടെ വച്ച് കണ്ടാലും ഏറ്റുമുട്ടുകതന്നെ ചെയ്യും. ഏതായാലുംഅന്നത്തെ സംഭവങ്ങൾ തനിക്ക് മറക്കാനാവാത്തഒരനുഭവമായി .
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
റാന്നി : WME ദൈവസഭയുടെ സപ്തതി പ്രവർത്തനങ്ങളുടെ ഭാഗമായി WME സൺഡേസ്‌കൂൾ മിനിസ്ട്രി ഒരുക്കുന്ന സംഗീതസായാഹ്നം ‘സ്വർഗ്ഗീയനിർഝരി’ മെയ് 20 ഞായറാഴ്ച്ച 5.30 മുതൽ 9 വരെ റാന്നി എബൻ-ഏസർ കാച്ചാണത്ത് ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ ജോബി ജോൺ, ജിജി സാം, ബിജു പമ്പാവാലി, രാജീസ് പാമ്പാടി, ജിബി ഡേവിഡ്, എന്നിവരും WME പ്രസ്ഥാനത്തിലെ യുവഗായകരായ ജാൻസൺ ജോസഫ്, സാംസൺ ജോൺ, കൊച്ചുമോൻ റാന്നി, സാം പി സജി, ജെറിൻ ജോൺസൺ, അനീഷ് ജോസഫ്, റീത്തു സതീഷ് എന്നിവരും അണിനിരക്കും. WME ഗാനസഞ്ചയത്തിലെ പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കികൊണ്ടു നടത്തുന്ന സ്വർഗ്ഗീയനിർഝരിയുടെ ഓർക്കസ്ട്ര ജെയ്സൺ ഡാനിയേൽ പത്തനംതിട്ടയാണ്. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ. ഡോ. എം കെ സുരേഷിന്റെ അധ്യക്ഷതയിൽ റവ. ഡോ. ഒ എം രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. രാജു എബ്രഹാംMLA, സാമൂഹിക-സാംസ്കാരിക നേതാക്കൾ ആശംസകളറിയിക്കും. ക്രൈസ്തവ കൈരളിക്കു ജീവൻതുടിക്കുന്ന ഒരുപാടു ഗാനങ്ങൾ സമ്മാനിക്കുവാൻ WME പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. WME സ്ഥാപകൻ റവ. സി എസ് മാത്യു എഴുതിയ ഗാനങ്ങളും ഒ എം രാജുകുട്ടി, സൂസൻ രാജുകുട്ടി എന്നിവരുടെ ഗാനങ്ങളും വളരെ പ്രശസ്തമാണ്. Download ShalomBeats Radio Android App | IOS App പാസ്റ്റർ സി. എസ്. മാത്യു ഭാരത പെന്തകോസ്ത് ശില്പികളിൽ പ്രധാനിയും WME സഭകളുടെ സ്ഥാപകനുമായ സി എസ്‌ മാത്യുവിന്റെ തൂലികയിൽ കൂടി ഇരുന്നൂറിൽപരം ഗാനങ്ങൾ മലയാളി ക്രൈസ്തവസമൂഹത്തിനു ലഭിച്ചിട്ടുണ്ട്. പുതുമനഷ്ടപ്പെടാതെ ഇന്നും ക്രൈസ്തവസമൂഹം ഏറ്റുപാടുന്ന “എൻ പ്രിയനെപ്പോൾ സുന്ദരനായി ആരെയും ഞാനുലകിൽ” എന്ന ഗാനം എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. ഈ ഗാനം തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വിശ്വാസത്തിന്റെ അതികഠിനശോധനയിലും പ്രത്യാശയുടെ വരികൾ രചിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദൈവം നൽകിയ 11 മക്കളിൽ 8പേരും ഒന്നിനുപുറകെ ഒന്നായി മരിച്ചുമാറ്റപെട്ട വിശ്വാസത്തിന്റെ ശോധനയിലും മലങ്കരയുടെ മധുരകവി ഇപ്രകാരം പാടി “മരണയോർദാൻ എനിക്കെതിർപ്പെടുമ്പോൾ മരണത്തെ ജയിച്ചവൻ അനുദിനവും…. മാറാത്തവനായി എനിക്കുള്ളതിനാൽ ഹല്ലെലുയ്യ പാടും ഞാൻ അനുദിനവും… “. അതുപോലെ ജനഹൃദയങ്ങളുടെ മനസ്സിൽ ഇന്നും നിൽക്കുന്ന “പതിനായിരം പേർകളിൽ പരാമസുന്ദരനായ “, “കൊടിയകാറ്റാടിക്കേണമേ”, “ഞാൻ നിന്നെ ഒരുനാളും അനാഥനായി വിടുകില്ലന്നരുളിയ കരുണാനിധേ”, “കാന്തനെ കാണുവാൻ ആർത്തിവളരുന്നേ”, “യേശുരാജൻ വേഗം വാനിൽ വന്നിടും”, “പ്രത്യാശവർദ്ധിക്കുന്നേൻ പ്രാണനാഥനെ” തുടങ്ങുന്ന ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടവയാണ്. പാസ്റ്റർ ഒ എം രാജുകുട്ടി, സൂസൻ രാജുക്കുട്ടി എന്നിവർ രചിച്ച പുതിയ ഗാനങ്ങളും വളരെ പ്രശസ്തമാണ്. “നന്മപ്രാപിക്കും തിന്മ തൊടുകയില്ല”, “എന്ന് മേഘേവന്നിടും എന്റെ പ്രാണനായകാ”, “പാരിൽ പാർക്കും അല്പായുസ്സിൽ” തുടങ്ങിയ ഗാനങ്ങൾ വളരെ പെട്ടന്ന് പ്രചാരം നേടിയ ഗാനങ്ങൾ ആണ്. 70വർഷം പിന്നിടുന്ന WME പ്രസ്ഥാനത്തിന്റെ സംഗീത രചനയുടെ പ്രസക്തി വിളിച്ചോതുന്ന സംഗീതസായാഹ്നത്തിന് വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്. സൺഡേസ്‌കൂൾ സെക്രട്ടറി നിബു അലക്സാണ്ടർ യൂത്ത് സെക്രട്ടറി സതീഷ് തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഷിജോ എം കെ, രാജു എം ജെ, പാസ്റ്റർമാരായ ബിജു ഫിലിപ്പ്, സജി ചെറിയാൻ, വി ജെ സാംകുട്ടി എന്നിവർ കൺവീനർമായുള്ള വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിക്കുന്നു. Serphas മീഡിയ പ്രോഗ്രാം തത്സമയ സംപ്രേഷണം ചെയ്യും.
ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്! കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍ കൃഷ്ണദാസും വിജയശേഖരന്‍ മാസ്റ്ററും അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി IIT പ്രവേശനം നേടി കൃഷ്ണദാസ്, ആ നേട്ടത്തിന് പിന്നില്‍ തണലായി ഒരു അധ്യാപകന്‍ കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്‍റെ ഉപയോഗം കുറയ്ക്കാന്‍ മുള ഒരേ സ്ഥലത്ത് മൂന്ന് വിളകള്‍! ഒരു ചതുരശ്ര മീറ്ററില്‍ വര്‍ഷം 100 കിലോ വിളവ് ലക്ഷ്യമിട്ട് ശിവദാസന്‍ സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില്‍ കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്‍ അറയ്ക്കപ്പൊടി കൊണ്ട് ബെഡൊരുക്കി ടെറസില്‍ കൂണ്‍കൃഷി; ഷീജയ്ക്ക് ദിവസം ₹4,000 വരെ വരുമാനം! പൊട്ടിപ്പൊളി‍ഞ്ഞ ക്ലാസ്സ് മുറികളും 27 കുട്ടികളും മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍ സ്കൂളിനെ ഹൈടെക് ആക്കി മാറ്റിയ അധ്യാപിക 300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു ‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍ 5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ് ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍ പായലിന് അധ്യാപകന്‍ ബിബിന്‍ മധുരം നല്‍കുന്നു ഇനി ലക്ഷ്യം സിവില്‍ സര്‍വ്വീസ്: ഡിഗ്രിക്ക് ഒന്നാം റാങ്ക് നേടിയ കുടിയേറ്റത്തൊഴിലാളിയുടെ മകള്‍ പായല്‍ പറയുന്നു ആദായം കിട്ടിയിരുന്ന 4 ഏക്കറിലെ റബര്‍ വെട്ടി 400 പ്ലാവ് നട്ട അഭിഭാഷകന്‍ വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
പലർക്കും ഉള്ള ഒരു സംശയം ആണ് ഏത്‌ എണ്ണയാണ് നമ്മൾ തുടർച്ചയായി ഉപയോഗിക്കേണ്ടത്? അല്ലെങ്കിൽ അതിൽ ഏതാണ് നല്ലത് എന്നൊക്കെ. ഏത് എണ്ണയാണ് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്? ഏത് എണ്ണ കഴിച്ചാൽ ആണ് കൊളസ്ട്രോൾ കൂടുക എന്നുള്ളതും ഈ വീഡിയോയുടെ പറയാൻ പോകുന്ന ഒരു കാര്യമാണ്. അപ്പോൾ നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത് ഏതൊക്കെയാണ് എപ്പോഴൊക്കെയാണ് ഉപയോഗിക്കുന്നത് എന്നും കൊളസ്ട്രോൾ കാരണമാകുന്നത് എന്താണെന്ന് ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. അപ്പോൾ എന്താണ് നമ്മളെ എണ്ണ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്? ലിഖുയ്ഡ് ഫോം ഓഫ് ഓയിൽ ആണ് എണ്ണ. അതായത് ദ്രവരൂപത്തിലുള്ള കൊഴുപ്പ്. അത് പലർക്കും അറിയില്ല. എന്താണ് എണ്ണ എന്നുള്ളത്. അതാണ് നമ്മുടെ നോർമൽ കൊഴുപ്പ്. ലിക്വിഡ് ആക്കി കഴിഞ്ഞാൽ അതൊന്ന് ചൂട് കഴിഞ്ഞാൽ കിട്ടുന്നതാണ് എണ്ണ എന്നുള്ളത് എപ്പോഴും മനസ്സിലായില്ല. എന്തൊക്കെയായിരിക്കും ഇത് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ എന്നുള്ളതും എത്രത്തോളം എണ്ണ നമ്മുടെ ശരീരത്തിന് സന്തോഷകരമാണ് എന്നുള്ളതും ഒരു കാര്യം മനസ്സിലാക്കുക. നമ്മൾ ഒരു ടീസ്പൂൺ പഞ്ചസാര ഏകദേശം 15 ടീസ്പൂൺ ആണ് ഉള്ളത്. എന്നാൽ ഒരു ടീസ്പൂൺ എണ്ണയിൽ 40 മുതൽ 45 വരെയുള്ള ഗാലറി ആണ് അടങ്ങിയിരിക്കുന്നത്. നമ്മൾ എണ്ണ എടുത്ത് എന്തെങ്കിലും ഒരു കറി ഉണ്ടാക്കാൻ ഒരു 10 ടീസ്പൂൺ എടുക്കുമ്പോൾ തന്നെ 400, 450 കാലറിയാണ് നമ്മുടെ ചെറിയ വയറ്റിലേക്ക് ചെല്ലുന്നതും പിന്നെ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ എല്ലാവരുടെയും ഒരു തെറ്റിദ്ധാരണ ഉണ്ട് എണ്ണയാണ് എല്ലാ കൊളസ്ട്രോള് കാരണമാകുന്നത് എന്ന്. എന്നാൽ നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്നും വരുന്നത് ഒരു 20 മുതലുള്ള ഫാറ്റാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
369 ഈ നമ്പർ കാണുന്ന ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ് ഇത് മമ്മൂക്കയുടെ വാഹന നമ്പറാണെന് ഇപ്പോൾ മമ്മൂക്കയുടെ മകനും മലയാളികളുടെ പ്രിയ താരവും ആയ ദുൽഖർ സൽമാൻ വൺവേയിൽ കൂടി വഴി തെറ്റി വരുമ്പോൾ ട്രാഫിക് പോലീസ് പിടിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ കൂടി വൈറലായി മാറുന്നത് ഇപ്പോൾ നിരവതി പേർ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആ ഉദ്യോഗസ്ഥനെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് അത്രയും വലിയ ഒരു നടൻ വന്നിട്ടും തൻറെ ജോലി കൃത്യമായി തന്നെ ചെയ്‌തതിനാണ് അഭിനന്ദനം കൊണ്ട് ഏവരും മൂടുന്നത് ദുല്കറിനെ പിന്തുടർന്ന പയ്യന്മാരായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത് യാത്രശികമായാണ് വീഡിയോ പിടിച്ചെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ് 2017ൽ ദുൽഖർ സൽമാൻ സ്വന്തമാക്കിയ നീല പോർഷെ പനാമേര ടർബോയിൽ പോകുമ്പോഴായിരുന്നു ഇത് സംഭവിക്കുന്നത് ദുൽഖറിന് ഏറ്റവും ഇഷ്ടമുള്ള വണ്ടിയും ഇത് താനെയാണെന് വേണമെങ്കിൽ പറയാം കാരണം റോഡിൽ വെച്ച് പ്രേക്ഷകറുമൊത്ത് എടുക്കുന്ന മിക്ക ചിത്രങ്ങളിലും ഈ നീല പോർഷെ ആയിരിക്കും കാണാൻ സാധിക്കുന്നത് ഈ വീഡിയോയിലും അത് തന്നെയാണ് സംഭവിച്ചത് തൻറെ വണ്ടി നമ്പർ കണ്ട പിന്തുടർന്ന് വന്ന ബൈക്ക് യാത്രികർ സിഗ്നലിന്റെ അവിടെ വെച്ച് കുഞ്ഞിക്ക എന്ന് വിളിക്കുന്നതും വിഡിയോയിൽ വ്യക്തമായി കേൾക്കാൻ സാധിക്കും പിന്നെ കാണുന്നത് വൺവേയിൽ വഴി തെറ്റി നിൽക്കുന്ന ദുൽഖറിനെയും ട്രാഫിക് പോലീസിനെയും ആണ് പോലീസ് പറഞ്ഞത് അക്ഷരം പടി കേട്ട ദുൽകർ അവിടെയാണ് ഏവരേയും അമ്പരപ്പിക്കുന്ന ഡ്രൈവിംഗ് നടത്തിയത് പിനീട് നടന്നത് സിനിമയെ വെല്ലുന്ന രംഗമായിരുന്നു അവിടെ നിന്ന് വൺവേയുടെ നിയമം അനുസരിച്ച് വണ്ടി പിന്നീട് കുറച്ച് ദൂരം ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന റേസിങ് സീൻ കണക്ക് റിവേഴ്‌സ് എടുത്ത് പോവുകയായിരുന്നു മറ്റേ റോഡിൽ കേറി മുന്നോട്ട് പോകുന്ന ദുൽഖറിന്റെ പോക്ക് കണ്ട് വീഡിയോ എടുത്ത പയ്യന്മാർ വരെ ഒന്ന് അമ്പരക്കുന്നതും എൻറെ പൊന്ന് മോനെ എന്ന് പറയുന്നതും വീഡിയോയിൽ കാണാൻ കഴിയും ആലപ്പുഴ ബൈപാസിലായിരുന്നു ഈ സംഭവം നടന്നത് ഇപ്പോൾ ദുൽഖർസൽമാന്റെ ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട് യഥാർത്ഥത്തിൽ ദുൽഖർ സൽമാൻ മനപൂർവം വഴി തെറ്റിച്ചത് അല്ല ബൈപാസ്സ്‌ തുടങ്ങുന്ന സ്ഥലം തെറ്റിപ്പോവുന്നത് രീതിയിലാണ് അവിടെ പണിത് കഴിപ്പിച്ചിരിക്കുന്നത് തൻറെ തെറ്റ് മനസിലാക്കി തെറ്റ് തിരുത്തിയ ദുൽഖർ സൽമാന്റെ പ്രവർത്തിയും ഏവരും പ്രശംസിക്കുകയാണ് തല കനം ഇല്ലാത്ത നടൻ അത് കൊണ്ട് തന്നെയാണ് മമ്മൂക്കയെ പോലെ തന്നെ മമ്മൂക്കയെ പോലെ തന്നെ ദുൽഖറിനെയും മലയാളികൾ നെഞ്ചിലേറ്റിയത് 564 Tags: Dulquer Salmaan, ദുൽഖർ സൽമാൻ KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy Articles You May Like മുപ്പത്തിയഞ്ചാം ജന്മദിനം രണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ദുൽഖർ സൽമാൻ; മകന്റെ പിറന്നാൾ ആഘോഷങ്ങൾ ക്യാമറയിൽ പകർത്തി നടൻ മമ്മൂട്ടി recent post സ്വന്തം ഭർത്താവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് ഉഷാ റാണി ഇല്ലാന്നാക്കിയത് എന്നിട്ടും കോടതി അവരെ വെറുതെ വിട്ടു , അറിയണം ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ December 7, 2022 “മാഷുറയ്ക്ക് നൽകുന്ന സ്നേഹം എനിക്ക് കൂടി തന്നാൽ മതി ” ബേബി ഷവറിനിടെ തുറന്ന് പറഞ്ഞ് സുഹാന , കണ്ണ് നിറഞ്ഞ് കുടുംബം December 7, 2022 തരുണിക്കൊപ്പമുള്ള ചിത്രവുമായി കാളിദാസ്: വിവാഹ തീയതി അറിയിക്കൂ എന്ന് ആരാധകര്‍ December 7, 2022 “അച്ഛനമ്മമാർ കഷ്ടപെട്ടുണ്ടാക്കുന്ന പണം ചിലവാക്കി ആർഭാട വിവാഹം കഴിക്കാൻ നാണമില്ലേ പെണ്ണുങ്ങളെ ?” നടി സാരയുവിന്റെ ചോദ്യം വൈറലാകുന്നു December 6, 2022 11 വയസുകാരന്റെ മൃദദേഹത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് ഡോക്ടർമാർ , കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം , സംഭവം വൈറലാകുന്നു December 6, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on പെരുന്തച്ചനിലെ ‘ തമ്പുരാട്ടി ‘ വിനയപ്രസാദിനെ ഓര്‍മയില്ലേ ? കന്നഡക്കാരിയായ തന്നെ മലയാളം പഠിക്കാന്‍ സഹായിച്ചത് ആ വലിയ മനുഷ്യനാണെന്ന് പറയുകയാണ് വിനയപ്രസാദ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
താങ്കൾ ആവശ്യപ്പെട്ട കാര്യം ചെയ്യാൻ ഉപയോക്താക്കൾ, kiteuser എന്നീ സംഘങ്ങളിൽ ഏതെങ്കിലും ഒന്നിലെ അംഗങ്ങൾക്കു മാത്രമേ സാധിക്കൂ ഈ താൾ തിരുത്തോ മറ്റു പ്രവൃത്തികളോ തടയാനാകും വിധം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. താളുകൾ തിരുത്തുന്നതിനു മുൻപ് താങ്കൾ താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കേണ്ടതാണ്‌. ഇമെയിൽ വിലാസം ക്രമപ്പെടുത്തി സാധുത പരിശോധിക്കാൻ എന്റെ ക്രമീകരണങ്ങൾ എന്ന സം‌വിധാനം ഉപയോഗിക്കുക. താങ്കൾക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകർത്താനും സാധിക്കും. {| style="background-color:transparent; padding:0px;" | valign="top" style="padding:0px 1px 0px 8px;" | സ്കൂൾവിക്കി പ്രധാന ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ '''ഈ സാമൂഹിക കവാടം'''‌ കൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂൾവിക്കിയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ ചർച്ച ചെയ്യാം. <!-- TO DO LISTS --> {| id="Todo" cellspacing="0" cellpadding="0" style="width:100%; border:2px #A3BFB1 solid;" |- | colspan="2" style="background:#CEF2E0; text-align:center; padding:2px; border-bottom:1px #A3BFB1 solid;" | <h2 style="margin:.5em; margin-top:.1em; border-bottom:0; font-weight:bold;"> ഒരു സഹായം </h2> <!-- 3 line spacing of h2 is important for subsection edit links to work correctly, PLEASE DO NOT FIX --> സ്കൂൾവിക്കിയിൽ {{NUMBEROFARTICLES}} ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്. ലേഖനങ്ങൾ വിപുലീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ. സ്കൂൾതാളുകളുടെ ഘടന, മറ്റ് പൊതുനിർദ്ദേശങ്ങൾ എന്നിവ മനസ്സിലാക്കാൻ '''[[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ|ഈ താൾ]]''' സന്ദർശിക്കുക. |- | style="width:50%; background:#F5FFFA; padding:1.2em;" valign="top" | <!-- LEFT COLUMN --> == ചെയ്യേണ്ടത് == # [[വിദ്യാഭ്യാസവകുപ്പ്|വിദ്യാഭ്യാസവകുപ്പിന്റെ]] താൾ തയ്യാറാക്കുക # സ്കൂൾ പേജുകൾ പരിശോധിക്കുക ## പേജ് ഘടന പരിശോധിക്കുക ## prettyurl പരിശോധിക്കുക ## ഉപതാളുകളുകളുടെ പേര് പരിശോധിക്കുക ## ചിത്രങ്ങളുടെ പേര് പരിശോധിക്കുക | style="width:50%; background:#F5FFFA; border-left:1px solid #A3BFB1; padding:1.2em;" valign="top" | <!-- RIGHT COLUMN --> == പ്രവർത്തന സഹായികൾ == * [[%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5|നിരീക്ഷണശേഖരം]] * [[%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/Schoolwiki:%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82|അനുബന്ധ മാറ്റങ്ങൾ]] * [[%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82/Schoolwiki:%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82|ഈ താളിലേക്കുള്ള കണ്ണികൾ]] * [[പ്രത്യേകം:പുതിയ_പ്രമാണങ്ങൾ|അപ്ലോഡ്ചെയ്ത ചിത്രങ്ങൾ‍‍]] * [[%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96/newusers|പുതിയ ഉപയോക്താക്കൾ]] * [[%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE| പുതിയ പേജുകൾ]] |- |} == സ്കൂൾവിക്കി കോഡിനേറ്റർമാരോട് == * വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തുക * വിദ്യാഭ്യാസ ജില്ല പട്ടികയിൽ എല്ലാ സ്കൂളുകളും ഉണ്ട് എന്ന് ഉറപ്പാക്കുക * എസ്.ഐ.ടി.സി പരിശീലനത്തിന്റെ ഫീഡ്ബാക്ക് * ഈ പേജ് നിരീക്ഷണപട്ടികയിൽ പെടുത്തുക * നിങ്ങളുടെ സന്ദേശങ്ങൾ ക്രമീകരിക്കുക [[പ്രമാണം:Help-01.png|400px|Help- settings screenshot]] * [[കാര്യനിർവാഹകരുടെ പട്ടിക/തിരുത്തലുകൾ‎‎|Admin Edits]] * [[Adminlist|കാര്യനിർവാഹകരുടെ പട്ടിക]] * [[കാര്യനിർവാഹകരുടെ പരിശീലനകളരി]] * [[Adminlist/Feedback|ഇടപ്പള്ളി ട്രെയിനിംഗിന്റെ ഫീഡ്ബാക്ക്]] * [[എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ]] * [https://goo.gl/forms/BdtHbwQ5UjxHQrey2 വിവരശേഖരണം] * [https://docs.google.com/spreadsheets/d/1VqCIJjTS_qC-nTl0n9IgqaJDYSvttVIYKDrkKCcFmW0/edit?usp=sharing സ്കൂൾലിസ്റ്റ്] * [[സഹായം]] __NOTOC__ [[Category:കാര്യനിർവഹണം| ]] <!--visbot verified-chils->
നിപയെ അടിസ്ഥാനമാക്കി കേരള ജനതയുടെ മുന്നിലേക്ക് കൊണ്ട് വന്ന ചിത്രമാണ് വൈറസ് . ജൂൺ 7 നു പുറത്തിറങ്ങിയ ചിത്രം വൻ... എത്ര ഭീകരമായിരുന്നു നിപ ദിനങ്ങളെന്ന് തിരിച്ചറിഞ്ഞത് ഷൂട്ട് ടൈമിൽ കഴിഞ്ഞ വർഷം മേയിലായിരുന്നു നിപ ഏവരെയും ഞെട്ടിച്ചുകൊണ്ട് പടർന്നു പന്തലിച്ചത് .ഒരു മഹാരോഗത്തെ പോലെ പടർന്ന രോഗം കേരളമൊട്ടാകെ ഭീതി പരത്തുകയുണ്ടായി... മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫർ ! താരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ സംഭാഷണത്തിലെ ശൈലികൊണ്ടും അകമഴിഞ്ഞ അഭിനയംകൊണ്ടും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഹാസ്യനടനാണ് ധർമ്മജൻ ബോൾഗാട്ടി . മിമിക്രി വേദികളിലൂടെ മലയാള... മികച്ച സഹതാരത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഭൂമിക ; അതും വികാരഭരിതയായി ; കാരണമിത് ! ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ സെൻസേഷണൽ നായികയായിരുന്നു ഭൂമിക ചൗള . തെലുങ്കിലെ യുവകൂടു എന്ന ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിലേക്ക്... നീയാണ് എന്റെ ശക്തിയുടെ പിന്നിൽ ; നിലപാടിൽ സന്ധി ചെയ്യാത്ത കലാകാരിയാകണമെന്നും പഠിപ്പിച്ചത് നീയാണ് ; പാർവതി 2018 മൊത്തത്തിൽ സംസ്ഥാനം ഒന്നാകെ ഭീതിയിലായ വർഷം ആയിരുന്നു . മേയ് മാസത്തിൽ ഒരു മഹാരോഗിയെ പോലെ നിപ പടർന്നുവന്നപ്പോൾ എല്ലാവരും... വൈറസി’ൽ നിന്നും കാളിദാസ് പിന്മാറിയതിനു കാരണം ? വൈറസി’ൽ നിന്നും കാളിദാസ് പിന്മാറിയതിനു കാരണം മറ്റ് സിനിമകളിലെ തിരക്കോ? എഴുത്തിലും ക്യാമറയിലും എടുപ്പിലും അഭിനയത്തിലും മികച്ചത് എന്നപേര് നേടിക്കഴിഞ്ഞു വൈറസ്... വിവാഹത്തിന്റെ നാലാം നാള്‍ ബന്ധം വേര്‍പ്പെടുത്തിയതിന്റെ കാരണം നിക്കോളാസ് കേജ് വെളിപ്പെടുത്തി ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമാണ് നിക്കോളാസ് കേജ്. നാല് ദിവസം മാത്രം നീണ്ട ദാമ്പത്യബന്ധം നിക്കോളാസ് അവസാനിപ്പിച്ചതിന്റെ വാര്‍ത്തയാണ് ഞെട്ടിക്കുന്നത്.... ഞാൻ ഇതിനെ കുറിച്ച് ടോവിനോയോട് പറഞ്ഞിരുന്നു ;ആ രഹസ്യം വെളിപ്പെടുത്തി ആസിഫ് അലി കാലത്തിനൊപ്പം മലയാളസിനിമയുടെ ചരിത്രവും മാറിമറയുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കാണ് ഇന്നത്തെ തലമുറ പ്രാധാന്യം നല്കുനന്നത്. നായകപ്രാധാന്യവും സ്‌ക്രീനിലുടനീളം നിറഞ്ഞു നിൽക്കണമെന്ന് ഒട്ടും... അശുഭ സൂചനയെന്നോണം ചടങ്ങ് നടക്കുന്നിടത്ത് രക്തസാന്നിധ്യം ബാലഭാസ്‌കറും കുടുംബവും വടക്കും നാഥ ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്കിടെ മുടക്കം സംഭവിച്ചുവന്നു റിപ്പോര്‍ട്ട്.വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ... ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, കഷ്ടപ്പെട്ട് പേളി മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. പ്രണയജോഡികളായ ഇരുവരും വിവാഹിതരായത് അടുത്തിടെയാണ്. ഈ പ്രണയം തേപ്പിലായിരിക്കും അവസാനിക്കുന്നതെന്നായിരുന്നു പലരും കരുതിയത്.... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരങ്ങൾ ; കിളിപോയി പമ്പരം പോലെ കറങ്ങി ആരാധകർ സിനിമ താരങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ പൊതുവെ എല്ലാർവർക്കും നല്ല താൽപ്പര്യമാണ് . അത് സിനിമയെ കുറിച്ചായാലും താരങ്ങളെ കുറിച്ചായാലും ദൈനം ദിനം... കേരളക്കരയെ വിറപ്പിച്ച നിപയെ അതീജിവിച്ചവർക്ക് സമർപ്പിച്ച് വൈറസ് ; ഏറ്റെടുത്ത് ജനങ്ങൾ കഴിഞ്ഞ വർഷം മേയിലായിരുന്നു ഒരു മഹാമാരി പോലെ നിപ ആദ്യമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . അത് വരെ... More Posts Page 284 of 345« First‹ Previous280281282283284285286287288Next ›Last » Latest News മമ്മൂക്കയെ നോക്കി ഇത് കള്ളക്കണ്ണീരാണ് ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല, തിലകന്‍ ചേട്ടന്‍ ചാടിയെഴുന്നേറ്റ് സംസാരിച്ചു… എനിക്കത് ഭയങ്കര വിഷമായി! ഞാന്‍ ചാടിയെഴുന്നേറ്റ് തിലകന്‍ ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ December 1, 2022 ശ്രേയയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വാ പൊളിച്ച് വാൾട്ടർ;വേട്ട ആരംഭിച്ചു…; തൂവൽസ്പർശം തീ പാറുന്ന എപ്പിസോഡ് ! December 1, 2022 മനോഹറിൻ്റെ പണി കൊള്ളാം … പക്ഷെ കല്യാണിയെ നോവിച്ചാൽ കിരൺ നിന്നെ തകർക്കും;” മൗനരാഗം” കല്യാണങ്ങൾ വലിച്ചു നീട്ടി കുളമാക്കുന്നു ! December 1, 2022 എങ്ങോട്ടന്നറിയില്ല ഈ യാത്ര, മഞ്ജു ആ തീരുമാനത്തിലേക്ക് എല്ലാം തയ്യാറായി, പോസ്റ്റ് വൈറൽ December 1, 2022 ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! December 1, 2022 ഭര്‍ത്താവിന്റെ മുന്നിലാണെങ്കിലും ആരുടെ മുന്നിലാണെങ്കിലും രണ്ട് കാലില്‍ നില്‍ക്കാനുള്ള കോണ്‍ഫിഡന്‍സും, വിദ്യാഭ്യാസവും തൊഴിലുമുണ്ടാകണം; അങ്ങനയെല്ലേ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടത്; ആശാ ശരത്ത് December 1, 2022 ജിതേന്ദ്രനെ കൊല്ലാൻ സച്ചിയുടെ കൊട്ടേഷൻ?; പക്ഷെ കൊല്ലാൻ ആരും തയ്യാറല്ല…; പാവം ജിതേന്ദ്രൻ ; മനുഷ്യബോംബുമായി കതിര് ! December 1, 2022 സാമന്തയുടെ രോഗത്തിന് ശമനമില്ല; ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേയ്ക്ക് പുറപ്പെട്ട് നടി December 1, 2022 തമിഴ് റീമേക്കില്‍ അയ്യപ്പനും കോശിയുമാകാന്‍ വിക്രവും മാധവനും December 1, 2022 അയ്യയ്യോ ആ കിളവി ഒന്നും വേണ്ട…; തന്നെ കുറിച്ച് പ്രമുഖ സ്ത്രീ പറഞ്ഞത്; അവരുടെ പ്രായം 55 ആണ്; ഉമ നായർക്ക് ഉണ്ടായ അനുഭവം ! December 1, 2022 Trending Malayalam മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ Malayalam അച്ഛനും അമ്മയും പെണ്ണ് ചോദിയ്ക്കാൻ വേണ്ടി പോകുന്നു… ഞാൻ തന്നെ കണ്ടുപിടിച്ച പെൺകുട്ടിയാണ്; സന്തോഷ വാർത്തയുമായി കാർത്തിക് സൂര്യ Malayalam ഒന്നും എഴുതാൻ പറ്റുന്നില്ല, വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ, ഗോപി സുന്ദറിന് പിന്നാലെ വേദന അടക്കിപ്പിടിച്ച് അഭയ, കണ്ണീരോടെ ദുഃഖ വാർത്ത Malayalam ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ
ജി എസ് പ്രദീപ്‌ മുടിഞ്ഞ ഡയലോഗടി വീരനാണ് എന്ന് ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. ആ തലക്കകത്ത് ഒരുപാട് കാര്യങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ട് എന്നതും സത്യമാണ്. അദ്ദേഹത്തിന് വിജ്ഞാന കാര്യത്തിൽ മാത്രമല്ല, മറ്റ് ചില 'വിഷയ'ങ്ങളിലും അപാര കഴിവുണ്ടെന്ന് മലയാളീ ഹൗസ് കണ്ടവർക്കുമറിയാം. പക്ഷേ ആ തലക്കകത്ത് ഒരു കടുക് മണിത്തൂക്കം കോമണ്‍സെൻസ് (മമ്മൂട്ടിയുടെ ഭാഷയിൽ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും) ഇല്ല എന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്‌. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ട് ഈ മഹാ പണ്ഡിതൻ വിളമ്പിയ സാഹിത്യം കേരളക്കരയ്ക്ക് മൊത്തത്തിൽ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വിഡ്ഢി ദിനത്തിൽ ജനിച്ച ആളാണെങ്കിലും നമ്മുടെ ഉപരാഷ്ട്രപതി ഒരു വിഡ്ഢിയല്ല എന്നാണ് ഗ്രാൻഡ്‌ മാസ്റ്റർ ആവർത്തിച്ചാവർച്ച് പറഞ്ഞത്. നോക്കണേ, വിവരക്കേടിന്റെ ആഴവും പരിസരബോധമില്ലായ്മയുടെ വ്യാപ്തിയും!!. ഒരാൾ ബുദ്ധിമാനാണോ പൊട്ടനാണോ എന്ന് തീരുമാനിക്കുന്നത് അയാൾ ഏത് ദിവസം ജനിച്ചു എന്ന് നോക്കിയിട്ടല്ല, അയാളുടെ തലക്കകത്ത് എന്തുണ്ട് എന്ന് നോക്കിയാണ്. തലക്കകത്ത് ചകിരിനാരും ചളിവെള്ളവും ആണെങ്കിൽ വല്യ പെരുന്നാൾ ദിനത്തിൽ ജനിച്ചാലും കാര്യമൊന്നുമില്ല. വകതിരിവിന്റെ കുറവാണ് ഇതെന്ന് കരുതി സമാധാനിക്കാം. പക്ഷേ ഒരു ഹിമാലയാൻ വങ്കത്തവും ഗ്രാൻഡ്‌ മാസ്റ്റർ വേദിയിൽ പൊട്ടിച്ചു കളഞ്ഞു. രണ്ടു തവണ തുടർച്ചയായി ഈ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയാണ് ഹാമിദ് അൻസാരിയെന്ന്!!. പോരേ പൂരം!!. ഓസ്കാർ കൊടുക്കേണ്ട വങ്കത്തമാണ് 'വിജ്ഞാന രാക്ഷസൻ' വിളമ്പിയത്. ഡോ. എസ് രാധാകൃഷ്ണൻ എന്ന ഒരു പാവം മനുഷ്യനെക്കുറിച്ച് ഗ്രാൻഡ്‌ മാസ്റ്റർ സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു പഠിക്കണം. ഞാൻ ജി എസ് പ്രദീപിനെ കുറ്റം പറയില്ല, ഓരോരുത്തർക്കും അവരവർക്ക് താങ്ങാൻ പറ്റാവുന്ന കോമണ്‍സെൻസായിരിക്കും പടച്ചോൻ കൊടുത്തിട്ടുണ്ടായിരിക്കുക. അത് ഏറിയും കുറഞ്ഞുമിരിക്കും. പക്ഷേ ചവിട്ടേണ്ടത് ഇമ്മാതിരി ഒരവതാരത്തെ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന്റെ കത്തിയും കഴുത്തും ഏല്പിച്ചു കൊടുത്ത സംഘാടകരെയാണ്. അവരുടെ തൊലിക്കട്ടിക്കാണ് ഒരു പത്മശ്രീ കൊടുക്കേണ്ടത്. മലയാളി ഹൗസിന്റെ ഒരു എപ്പിസോഡെങ്കിലും കണ്ട ഏതെങ്കിലും ഒരു ദൗർഭാഗ്യവാൻ ആ കമ്മറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതുപോലൊരു കൊലച്ചതി ഉണ്ടാവുമായിരുന്നില്ല. ഉപരാഷ്ട്രപതിയെ പിറകിലിരുത്തിപ്പാടിയ ദേശീയ ഗാനത്തിന്റെ കാര്യമാണ് മറ്റൊന്ന്. ശശി തരൂരിന് ഏതോ ഒരു അവാർഡ് കൊടുക്കുന്ന പരിപാടിയായിരുന്നത്രേ അത്. (ദേശീയഗാനവും ശശി തരൂരും തമ്മിൽ പണ്ടേ അത്ര സുഖത്തിലല്ല). വരികളും വാക്കുകളും തെറ്റിച്ചു എന്ന് മാത്രമല്ല, അന്ത്യത്തിൽ ജയ ജയ എത്തിയതോടെ മൊത്തം കൊളമായി എന്ന് തന്നെ പറയണം. അവസാനത്തെ 'ജയ' ഗായകൻ അടിച്ചു മാറ്റിയപ്പോൾ ഉപരാഷ്ട്രപതിയും സദസ്സും ഒരുപോലെ മേലോട്ടു നോക്കി. എന്തൊരു നാണക്കേടാണ് എന്ന് നോക്കിയേ.. അവതാരകന്റെ വാചകമടി വിവരക്കേട് കൊണ്ടാണെന്ന് കരുതി സമാധാനിക്കാം. പക്ഷേ ദേശീയ ഗാനത്തോടുള്ള ഈ അവഹേളനത്തിന് ആരുത്തരം പറയും. ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് ഇതിനകം തന്നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അറിയുന്നു. ശശി തരൂരിന് അവാർഡ് കൊടുത്ത ശ്രീ നാരായണ ധർമ്മവേദി എന്ന സംഘടനയെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളതെന്നും ഇവരെ പൊതുരംഗത്തൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നും നേരത്തെ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നതായും വാർത്തകളുണ്ട്. ഈ റിപ്പോർട്ടൊക്കെ അവഗണിച്ച് ഉപരാഷ്ട്രപതിയെ ഇങ്ങോട്ട് കൊണ്ടുവന്നവർ ആരാണ് എന്ന ചോദ്യവും ബാക്കി നില്ക്കുന്നു. ചക്കിന് വെച്ച വിവാദം തിരിഞ്ഞു മറിഞ്ഞ് കൊക്കിന് കൊള്ളുമോ? ഏതായാലും ശശി തരൂരിന്റെ കാര്യം വീണ്ടും പരുങ്ങലിലാകാതെയിരുന്നാൽ മതിയായിരുന്നു. എന്റെ പേടി ഇതൊന്നുമല്ല, ഇനി രാഷ്ട്രപതി വരുമ്പോൾ നമ്മുടെ മറ്റേ പുള്ളി അവതാരകനായി എത്തുമോ എന്നാണ്. മലയാളി ഹൗസിലെ മിന്നും താരം രാഹുൽ ഈശ്വർ. അതിനുള്ള സാധ്യത വളരെക്കൂടുതലാണ്. കാരണം പുള്ളി നമ്മുടെ ആസാറാം ബാപ്പുവിന്റെ അടുത്ത ആളാണ്‌. ബാപ്പുവാണെങ്കിൽ ഉന്നതങ്ങളിൽ പിടിപാടുള്ള ആളും.!! ബാപ്പുവിന് അല്പം കൂടി ഇമേജുണ്ടാക്കിക്കൊടുക്കുവാനുള്ള ഒരഖിലേന്ത്യാ പര്യടനത്തിലാണ് പുള്ളിയുള്ളത് എന്നാണ് കേട്ടത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ അന്വേഷണം നേരിടുന്ന ബാപ്പുവിനെ ന്യായീകരിച്ച് ഇതിനകം തന്നെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു നമ്മുടെ മലയാളീ ഹൗസ് കാസനോവ. ബെസ്റ്റ് കോമ്പിനേഷൻ.. ആസാറാംദൗത്യം വിജയിച്ചു കഴിഞ്ഞാലുടൻ ജോളിയായി പൊതുരംഗത്ത്‌ സജീവമാകാനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന്റെ ചാർട്ട് വരുമ്പോൾ എല്ലാവർക്കും അതിലൊരു കണ്ണ് വേണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഉപരാഷ്ട്രപതിയുടെ യോഗത്തിൽ സംഭവിച്ചത് പോലെ എന്തെങ്കിലും 'അത്യാഹിതം' നടന്ന ശേഷം പറഞ്ഞിട്ട് കാര്യമില്ല. അവസാനിപ്പിക്കുന്നതിന് മുമ്പ് ജി എസ് പ്രദീപിനോട് ഒരഭ്യർത്ഥന കൂടി. ലോകത്തുള്ള പല കാര്യങ്ങളും താങ്കൾ തലക്കുള്ളിലാക്കി നടക്കുകയാണല്ലോ. അതിന്റെ കൂടെ ഒരു കണക്കു കൂടെ എടുക്കണം. ലോകത്ത് ഏപ്രിൽ ഫൂളിൽ ജനിച്ചവരുടെ എണ്ണമെത്ര?. ആണെത്ര?. പെണ്ണെത്ര? ഫൂളെത്ര!!! വേറൊന്നിനും വേണ്ടിയല്ല, ഏതെങ്കിലുമൊക്കെ യോഗത്തിന് ഞങ്ങളെപ്പോലുള്ള പാവങ്ങളെയും അബദ്ധത്തിന് ആരെങ്കിലും അവതാരകരായി ക്ഷണിച്ചാൽ വെച്ച് കാച്ചാനാണ്.. ബുദ്ധിശക്തിയും ഓർമശക്തിയും കാണിച്ചു സദസ്സിനെ ഞെട്ടിക്കാനാണ്. യേത്?? മ്യാവൂ: ലോക എയിഡ്സ് ദിനത്തിലെങ്ങാനമാണ് ഉപരാഷ്ട്രപതി ജനിച്ചിരുന്നതെങ്കിൽ പ്രദീപ്‌ ഇങ്ങനെ പറഞ്ഞേനെ.. "എയിഡ്സ് ദിനത്തിൽ ജനിച്ച എയിഡ്സ് ഇല്ലാത്ത ഉപരാഷ്ട്രപതി". (കടപ്പാട്: മധു ബാലൻ) സിന്ധു ജോയി എന്ന ന്യൂസ് റീഡർ
മധ്യതിരുവിതാംകൂറിലെ പമ്പാനദിയുടെ തീരത്തുള്ള ഇടയാറന്മുള ഗ്രാമത്തില്‍ മൂത്താമ്പാക്കല്‍ തറവാട്ടില്‍ കൊ. വ 1059 വൃശ്ചികം 22-ാം തീയതിയാണ് സാധു കൊച്ചുകുഞ്ഞ് ഉപദേശി ജനിച്ചത്.(വൃശ്ചികം 14-ാം തീയതിയാണ് ജനിച്ചത് എന്ന അഭിപ്രായവുമുണ്ട്.) സൗമ്യനും നിര്‍മ്മലഹൃദയനുമായ ഇട്ടിയായിരുന്നു പിതാവ്. വക്രത തൊട്ടുതാണ്ടീട്ടില്ലാത്ത ആ ശുദ്ധഗതിക്കാരന്‍ തികഞ്ഞ ദൈവ ഭക്തനായിരുന്നു. ഇടയാറന്മുള പേരിങ്ങോട്ടുപടിക്കല്‍ കുടുമ്പാംഗമായ മറയാമ്മയായിരുന്നു മാതാവ്. സാധുക്കളെ സഹായിക്കുന്നതില്‍ ഇവര്‍ക്കുള്ള സന്മനസ്സ് പ്രസിദ്ധമാണ്. ഈ ദമ്പതികളുടെ കടിഞ്ഞൂല്‍ സന്താനം ഒരാണ്‍കുട്ടിയായിരുന്നുവെങ്കിലും രണ്ടര വയസുള്ളപ്പോള്‍ ആറ്റില്‍വീണ് അകാലചരമം പ്രാപിച്ചു. തുടര്‍ന്ന് ആറു പുത്രികള്‍ക്കു ജന്മം നല്കിയ ഈ ദമ്പതികള്‍ക്ക് ഒരു മകനെ ലഭിക്കുന്നതിനു നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജനിച്ച മകനാണ് കൊച്ചുകുഞ്ഞ്. അതുകൊണ്ടുതന്നെ സഹോദരിമാരുടേയും മാതാപിതാക്കളുടേയും വാത്സല്യഭാജനമായി വളരുന്നതിന് ഭാഗ്യം സിദ്ധിച്ചു. കൊച്ചുകുഞ്ഞിന്‍റെ സ്കൂളിലെ പേര് എം.ഐ. വറുഗീസ് എന്നായിരുന്നു.ഇടയാറന്മുള കുന്നുംപുറത്ത് എം.റ്റി.എല്‍.പി. സ്കൂളിലാണ് കൊച്ചുകുഞ്ഞിന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഹരിശ്രീ കുറിച്ചത്. മഹാകവികെ.വി. സൈമന്‍റെ ജ്യേഷ്ഠ സഹോദരനും, തികഞ്ഞ പണ്ഡിതനും ആധ്യാത്മികാചാര്യനുമായിരുന്ന കുന്നുംപുറത്തു കെ.വി.ചെറിയാന്‍ സാറായിരുന്നു പ്രഥമാധ്യാപകന്‍, അതുകൊണ്ട് ആധ്യാത്മികചൈതന്യം പ്രസരിച്ചിരുന്ന ഒരധ്യാപകന്‍റെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം ചെയ്യുന്നതിനു കൊച്ചുകുഞ്ഞിനുകഴിഞ്ഞു. ശൈശവവിവാഹം നിലനിന്നിരുന്ന അക്കാലത്തു കൊച്ചുകുഞ്ഞിന്‍റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് അവരുടെ ഏകമകന്‍ വിവാഹിതനായിക്കാണുവാന്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ കൊച്ചുകുഞ്ഞ് വിവാഹിതനായി. 1070 മാണ്ടു കുംഭമാസത്തില്‍ ളാക സെന്തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് കുറിയന്നൂര്‍ വട്ടപ്പന തോമസിന്‍റെ മകള്‍ ഏലിയാമ്മയെ വിവാഹം ചെയ്തു. പിന്നീടു കുന്നുംപുറത്തെ സ്കൂളില്‍ അധികദിവസം പഠിച്ചില്ല, എങ്കിലും അവിടെ പഠനം അവിടെ അവസാനിച്ചില്ല. പമ്പാനദിക്ക് അക്കരെ പൂവത്തൂരില്‍ രണ്ടു ക്ലാസ് മാത്രമുള്ള ഇംഗ്ലീഷ് സ്കൂളില്‍ പഠനം തുടര്‍ന്നു. അവിടെ കൊച്ചുകുഞ്ഞ് തന്നെയായിരുന്നു ഒന്നാമന്‍. കണക്കില്‍ വേണ്ടത്ര താല്പര്യമില്ലാതിരുന്ന കൊച്ചുകുഞ്ഞ് മറ്റൊരു വിദ്യാര്‍ഥിയുടെ ഗൃഹപാഠം പകര്‍ത്തിയപ്പോള്‍ ഇക്കണക്കും നിനക്കറിഞ്ഞുകൂടെ എന്നു പരിഹാസസ്വരത്തില്‍ ചോദിച്ചു. അഭിമാനക്ഷുഭിതനായ കൊച്ചുകുഞ്ഞ് ഏകാഗ്രപരിശ്രമത്തിലൂടെ ആ വിഷയത്തിലും ഒന്നാമനായിത്തീര്‍ന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ സ്കൂള്‍ നിലച്ചുപോയതുകൊണ്ടു വിദ്യാഭ്യാസം ഔപചാരികമായി അവിടെ അവസനിപ്പിക്കേണ്ടിവന്നു.കൊച്ചുകുഞ്ഞിന്‍റെ പതിനഞ്ചാമത്തെ വയസില്‍ മാതാവ് നിര്യാതയായി, ശരീരസുഖം വേണ്ടത്രയില്ലാതിരുന്ന പിതാവിനെ സഹധര്‍മിണിയുടെ വിയോഗം കൂടുതല്‍ ക്ഷീണിതനാക്കി. അങ്ങനെ കുടുംബഭാരം കൊച്ചുകുഞ്ഞിനു ഏറ്റെടുക്കേണ്ടിവന്നു, കൃഷിയായിരുന്നു പ്രധാനജോലി. മൂത്താമ്പക്കല്‍ കുടുംബത്തിനു സ്വന്തം പുരയിടത്തിലും പാട്ടപുരയിടത്തിലും കൃഷിയുണ്ടായിരുന്നു. കടുത്ത സാമ്പത്തികക്ലേശം അന്നു കുടുംബത്തെ തളര്‍ത്തിയിരുന്നു. നാലു പെണ്‍മക്കളെ വിവാഹം ചെയ്തയച്ചുകഴിഞ്ഞപ്പോള്‍ അവശേഷിച്ചതു മൂത്താമ്പക്കല്‍ പുരയിടവും കുറെ കടവും മാത്രമായിരുന്നു. വീട്ടുചിലവുകള്‍ നടത്തുക, കൃഷികാര്യങ്ങള്‍ അന്വേഷിക്കുക തുടങ്ങിയവയെല്ലാം കൊച്ചുകുഞ്ഞിന്‍റെ ചുമലിലായി. പഠിക്കുവാനുള്ള തൃഷ്ണ കെട്ടടങ്ങിയിട്ടില്ലാത്ത കൊച്ചുകുഞ്ഞ്, കൃഷിപ്പണിക്കിടയില്‍ കിട്ടുന്ന വിശ്രമവേളകളില്‍ വൃക്ഷത്തണലിലിരുന്നു പുസ്തകം വായിക്കുമായിരുന്നു. കൃഷിയും കച്ചവടവും മാത്രമായി ജീവിതം തള്ളിനീക്കുകയായിരുന്നില്ല, കൊച്ചുകുഞ്ഞിന്‍റെ ജീവിതലക്ഷ്യം.നന്നേചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. പതിന്നെന്നു വയസ്സുള്ളപ്പോള്‍, ഇടവകപള്ളിയില്‍ നടന്ന യോഗത്തില്‍ ക്രിസ്തു എന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നുവെന്നുസാക്ഷ്യം പറഞ്ഞു. യോഗനടത്തിപ്പുകാരില്‍ ഒരാള്‍ നിന്‍റെ പാപം എന്താണു കുഞ്ഞേ എന്നു ചോദിച്ചപ്പോള്‍ എന്താണു പറയേണ്ടതെന്നറിയാതെ ഒരു നിമിഷം വിവര്‍ണനായി നിന്നുവെങ്കിലും മാതാപിതാക്കളെ അനുസരിക്കാതിരുന്നത് എന്നു തിടുക്കത്തില്‍ മറുപടി കൊടുത്തു. പതിനേഴുവയസ്സായപ്പോഴേക്കും കൊച്ചുകുഞ്ഞ് സുവിശേഷപ്രവര്‍ത്തനത്തിനു വേണ്ടി സ്വയം സമര്‍പ്പിതനായി. കൊച്ചുകുഞ്ഞിന്‍റെ ഇരുപതാമത്തെ വയസ്സില്‍ പിതാവു മരണമടഞ്ഞു. ഇതിനോടകം കൊച്ചുകുഞ്ഞ് പിതാവായിതീര്‍ന്നിരുന്നു, പിന്നീടു ജീവിക്കാനുള്ള സമരമായിരുന്നു. കൃഷികൊണ്ടുമാത്രം ജീവിക്കാന്‍ കഴിയാതിരുന്ന കൊച്ചുകുഞ്ഞ് ജൗളിക്കച്ചവടം ആരംഭിച്ചു. ദയാര്‍ദ്രമനസായിരുന്ന അദ്ദേഹത്തിന് ആ രംഗത്തു കുറേകടം മാത്രമാണ് ശേഷിച്ചത്. ഒരിക്കല്‍ വിവാഹത്തോടനുബന്ധിച്ചു തുണിത്തരങ്ങള്‍ കടം വാങ്ങിയ ഒരാള്‍ വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പൈസാപോലും തിരികെകൊടുത്തില്ല. ഇതിനിടയ്ക്ക് അടുത്തുള്ള ഒരു സ്കൂളില്‍ അധ്യാപകവൃത്തിയിലും ഏര്‍പ്പെട്ടു, അവിടെയും അധികം തുടര്‍ന്നില്ല.പകല്‍ മുഴുവന്‍ എല്ലുമുറിയെ പണിയെടുത്തിരുന്ന കൊച്ചുകുഞ്ഞ്, വൈകിട്ടു റാന്തല്‍ വിളക്കുമായി സുവിശേഷ പ്രവര്‍ത്തനത്തിനിറങ്ങും. പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ നടത്തുക, കുട്ടികള്‍ക്കുവേണ്ടി യോഗം ക്രമീകരിക്കുക, സണ്‍ഡേസ്കൂള്‍ അധ്യാപനം നടത്തുക തുടങ്ങി ഇടവകയിലെ ആത്മീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കരിമ്പിനു ജോലി ചെയ്യാന്‍ പോകുമ്പോള്‍ അടുത്തപറമ്പിലെ കരമ്പു വീണു കിടക്കുന്നതു കണ്ടാല്‍ അതു നേരെ ആക്കിയിട്ടേ തന്‍റെ ജോലി ചെയ്യുകയുള്ളൂ. ജോലി ചെയ്യാന്‍ വരുമ്പോള്‍തന്‍റെ തലയിലുള്ള തൊപ്പിയില്‍ വേദപുസ്തകഭാഗങ്ങള്‍ വച്ചിരിക്കും. വിശ്രമസമയത്ത് അവ വായിക്കുകയുംപ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.ഇടവക പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്ന കൊച്ചുകുഞ്ഞിനു കൂട്ടായിരുന്നതു ദിവ്യശ്രീ ആനിക്കാട് തോമസ് കശീശായും കെ.വി. സൈമണ്‍ സാറുമായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തിന്‍റെ വേദിയായിരുന്നു ഈ.സി.എഫ്. യൂണിറ്റി (ഇടയാറന്മുള ക്രിസ്ത്യന്‍ ഫെലോഷിപ്പ് യൂണിറ്റി). രണ്ടുമൂന്നു വര്‍ഷങ്ങളായി സംഘടിത പ്രവര്‍ത്തനം നടന്നിരുന്നുവെങ്കിലും ഒരു സംഘടനയായി രൂപപ്പെട്ടത് കൊ.വ.1081-ലാണ്. പതിനേഴ് അംഗങ്ങളുണ്ടായിരുന്ന സംഘടനയുടെ ചെയര്‍മാന്‍ കെ.വി. സൈമണും സെക്രട്ടറി കൊച്ചുകുഞ്ഞുമായിരുന്നു. സമീപ പ്രദേശങ്ങളായ കിടങ്ങന്നൂര്‍, നാല്‍ക്കാലിക്കല്‍, മെഴുവേലി, മാലക്കര, കുഴിക്കാല, പരപ്പുഴ തുടങ്ങയ സ്ഥലങ്ങളില്‍ പല പ്രാവിശ്യം പരസ്യയോഗങ്ങള്‍ ക്രമീകരിച്ചു. ഭവനസന്ദര്‍ശനമാണ് സംഘടനയുടെ മറ്റൊരു മുഖ്യ പരിപാടി. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ ധാരാളം രാത്രിയോഗങ്ങളും നടത്തിയിരുന്നു. ഇത്തരം സംഘടിത പ്രവര്‍ത്തനങ്ങള്‍, അനേകം പേരുടെ മാനസാന്തരത്തിനും, ക്ഷീണത വിശ്വാസികളുടെ ശക്തീകരണത്തിനും ഇടയായിട്ടുണ്ട്. കൊച്ചുകുഞ്ഞ് ദിവസവും മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു,പ്രാര്‍ത്ഥനക്കുശേഷമേ ഏതുകാര്യവും തീരുമാനിക്കുകയുള്ളൂ. ദൈവകരങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്നതിനു തീരുമാനം എടുത്തതും ആ നിമിഷങ്ങളില്‍ത്തന്നെ. വ്യക്തമായ ദര്‍ശനവും ലക്ഷ്യവുമുണ്ടായിരുന്ന കൊച്ചുകുഞ്ഞിന്‍റെ ജീവിതം കടുത്ത സംഘര്‍ഷങ്ങളുടെയും പരിശോധനകളുടെയും തീച്ചൂളയായിരുന്നു. കുടുംബത്തിന്‍റെ ഭാരവും അധ്വാനത്തിന്‍റെ ക്ഷീണവും ഒരുവശത്ത്, സുവിശേഷഘോഷണത്തിനുവേണ്ടിയുള്ള വെമ്പലും വേദനയും മറുവശത്ത്. ദാരിദ്ര്യം വീട്ടില്‍ തേര്‍വാഴച നടത്തി. ബാഹ്യലോകവുമായുണ്ടായിരുന്ന സമസ്തബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. വെളിച്ചമധികംകടന്നുചെല്ലാത്ത ഒരു നിലവറയിലായിരുന്നു താമസം. ഭാര്യയും മക്കളും അവരുടെ വീട്ടിലേക്കു പോയി,ആരും സഹായത്തിനില്ല, നാട്ടുകാരും വീട്ടുകാരും പരിഹസിച്ചു. ഇതിനിടയില്‍ രണ്ടാമത്തെ മകന്‍ ശമുവേല്‍കുട്ടി മരിച്ചു. കൊച്ചുകുഞ്ഞിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. പുത്രന്‍റെ ജീവനുവേണ്ടി പ്രാര്‍ഥിച്ചു എന്നാല്‍ ദൈവഹിതം അതല്ലന്ന് ഒടുവില്‍ മനസിലാക്കി. ദുഃഖത്തിന്‍റെ പാനപാത്രം കര്‍ത്താവ് തന്‍റെ കരങ്ങളില്‍ ഏല്‍പ്പിക്കുകയാണന്ന് അദ്ദേഹത്തിനു ബോധ്യമായി, സന്തോഷപൂര്‍വ്വം ആ പാനപാത്രം കൈനീട്ടി വാങ്ങി. ആ കാലഘട്ടത്തെ ബാഖായുടെ ദിവസങ്ങള്‍ (കണ്ണുനീരിന്‍റെ ദിനങ്ങള്‍) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതു. ജീവിതസുഖങ്ങളോടു സാധു കൊച്ചുകുഞ്ഞിനുണ്ടായ വിരക്തി, ഭക്തിജീവിതത്തോടുള്ള ആസക്തിയില്‍ നിന്നും ഉറവെടുത്തതാണ്. ഭക്ഷണകാര്യത്തില്‍ പാലിച്ചിരുന്ന നിയന്ത്രണം അതികഠിനമായിരുന്നു. ഏതെങ്കിലും ഒരു ഭക്ഷണപദാര്‍ഥത്തില്‍ താല്‍പര്യമുണ്ടന്നു മനസിലായാലുടനെ അതു വര്‍ജ്ജിച്ചിരുന്നു. പകല്‍സമയത്തു വെള്ളംപോലും കുടിക്കാതെ പൂര്‍ണ്ണമായി ഭക്ഷണം വര്‍ജ്ജിച്ചു. ഒരുനേരം മൂന്നിനത്തില്‍ കൂടുതല്‍ ഭക്ഷിക്കുമായിരുന്നില്ല. ഒരു മാസം പത്തൊമ്പതു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതും ഒന്നോ രണ്ടോ പിടി ചോറുമാത്രം. മത്സ്യമാംസാദികള്‍ കഴിക്കാറില്ല, രാത്രി പത്തുമണിക്കുശേഷമേ ഭക്ഷണം കഴിക്കുകയുള്ളൂ. ഒമ്പതുദിവസം ഭക്ഷണം കഴിച്ചാല്‍ പത്താമത്തെ ദിവസം രാത്രിയില്‍ വെറും വെള്ളം മാത്രംകുടിക്കും. വ്യാഴം മുതല്‍ ഞായര്‍ വരെ ദിവസങ്ങളില്‍ ആകെ രണ്ടുനേരമേ ഭക്ഷണം കഴിക്കാറുള്ളൂ. ആ ദിവസങ്ങളില്‍ ഇരുപതു പ്രസംഗങ്ങളോളം ചെയ്തിരിക്കും. മുപ്പതുവയസ്സിനു മുമ്പു സ്വീകരിച്ച ഈ ജീവിതനിഷ്ഠകള്‍ മുപ്പതില്‍പ്പരം വര്‍ഷം പാലിച്ചു. ശരിയായി ഭക്ഷണം കഴിച്ചാല്‍ കുറേക്കൂടി ശക്തിയോടെ വേലചെയ്യാമല്ലോ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അങ്ങനെയാണങ്കില്‍ കൊച്ചുകുഞ്ഞ് മാത്രമേ കാണുകയുള്ളൂ എന്നായി രുന്നു സാധുവിന്‍റെ മറുപടി. പ്രേഷിതവൃത്തിയില്‍ വ്യാപൃതനായതോടുകൂടിയാണ് കൊച്ചുകുഞ്ഞ് ഉപദേശി സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന പേരില്‍ പ്രസിദ്ധനായത്, തികച്ചും ലളിതമായ ആ ജീവിതം സാധുവിന്‍റെ നാമം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കുന്നു. വെള്ള ഷര്‍ട്ടും വെള്ള മുണ്ടും വെള്ള നേരിയതും മാത്രമേ സാധു ധരിക്കാറുള്ളൂ. മുണ്ടിനു കരപോലും പാടില്ലന്ന് നിര്‍ബന്ധമുണ്ട്. ആവശത്തിലധികം വസ്ത്രം കരുതിവെക്കാറുമില്ല. ഞായറാഴ്ച ജോലിചെയ്യില്ലന്നു മാത്രമല്ല കൂലിവണ്ടിയില്‍ കയറുകപോലും ചെയ്തിരുന്നില്ല. ഒരിക്കല്‍ മദ്രാസില്‍ സമ്മേളനത്തില്‍ പ്രസംഗക്കുന്നതിന് സാധു ക്ഷണിക്കപ്പെട്ടു, ഞായറാഴ്ച് ആയതുകൊണ്ട് ധാരാളം പേര്‍ വന്നുകൂടിയിട്ടുണ്ട്. അരമണിക്കൂര്‍ വൈകിയാണ് സാധു സമ്മേളനത്തിനു എത്തിച്ചേര്‍ന്നത്. നഗരത്തിലെ തിരക്കിനിടയിലൂടെ മൂന്നുമൈല്‍ നടന്നാണെത്തിയത്. ഞായറാഴ്ച ആചരണത്തില്‍ ഒരു വിട്ടുവീഴ്ചക്കും സാധു തയ്യാറായിരുന്നില്ല. സ്വതന്ത്ര സഭാവിഭാഗങ്ങളായ ബ്രദറണ്‍, പെന്തക്കോസ്ത്, യൂയോമയ സഭകള്‍ കേരളത്തില്‍ ചുവടുറപ്പിക്കുന്ന സമയത്ത് സാധു കൊച്ചുകുഞ്ഞിന്‍റെ ഉറ്റ സുഹൃത്തായിരുന്ന കെ.വി. സൈമണ്‍ ബ്രദറണ്‍ സഭയില്‍ ചേര്‍ന്നു. എന്നാല്‍ താന്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തോമ്മാ സഭയില്‍ത്തന്നെ ഉറച്ചുനിന്നുകൊണ്ട് സുവിശേഷപ്രഘോഷണം നടത്തണമെന്നായിരുന്നു സാധുവിന്‍റെ ഉറച്ച നിലപാട്. മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത തിരുമനസുകൊണ്ടു സഭയുടെ എല്ലാ ഇടവകകളിലും സഞ്ചരിച്ചു സുവിശേഷം പ്രസംഗിക്കുന്നതിനു കൊ.വ 1091-ാംമാണ്ടു കന്നിമാസം 20-ാം തീയതി 17-ാം നമ്പര്‍ കല്പനയിലൂടെ സാധു കൊച്ചുകുഞ്ഞിന് അനുമതി നല്കി. സാധുവിന്‍റെ പ്രസംഗം കേള്‍ക്കാത്തവരായി ആ നാട്ടില്‍ അധികമാരും ഉണ്ടായിരുന്നില്ല. പ്രസംഗം ഉണ്ടെന്നറിഞ്ഞാല്‍ ജനങ്ങള്‍ സഭാവ്യത്യാസമെന്യേ തിങ്ങിക്കൂടും. സാധാരണയായി വ്യാഴം മുതല്‍ ഞായര്‍ വരെയായിരിക്കും യോഗം ക്രമീകരിക്കുക. മറ്റു ദിവസങ്ങളില്‍ വീട്ടില്‍ മടങ്ങിയെത്തി വായനയിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കും. പ്രസംഗമുള്ള ദിവസങ്ങളില്‍ രാവിലെ 7.30-ന് ആരംഭിക്കുന്ന പരിപാടി അവസാനിക്കുന്നതു രാത്രി പത്രണ്ടുമണിക്കായിരിക്കും. രാവിലെ കുട്ടികളുടെ യോഗം, പിന്നീടു ബൈബിള്‍ ക്ലാസ്, പത്തുമണിക്കു പെതുയോഗം, പിന്നീടു 2.30-ന് പൊതുയോഗം, നാലുമണിക്ക് പരസ്യയോഗം, രാത്രി എട്ടുമണിക്കു വീണ്ടും പൊതുയോഗം ഇത് പന്ത്രണ്ടുമണിവരെ ദീര്‍ഘിച്ചിരിക്കുന്നത് അസാധാരണമായിരുന്നില്ല, ഇങ്ങനെ നാലു ദിവസത്തിനുള്ളില്‍ ഇരുപതിലധികം പ്രസംഗങ്ങള്‍ ചെയ്തിരിക്കും, തിരുവചനത്തിന്‍റെ ഉറപ്പുള്ള അടിത്തറ സാധുവിന്‍റെ പ്രസംഗത്തിനു കരുത്തേകിയിരുന്നു. സാധു കൊച്ചുകുഞ്ഞിന്‍റെ പ്രസംഗവേദി ആത്മീയ ഉണര്‍വിന്‍റെ പ്രഭാവലയംകൊണ്ട് അനുഗ്രഹീതമായിരുന്നു. ആത്മീയ ഉണര്‍വ് എന്നു പറയുമ്പോള്‍ വികാരാവേശ പ്രകടനങ്ങളൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഗീതങ്ങള്‍ ഉണര്‍വ് ജ്വലിപ്പിക്കുന്നവയായിരുന്നു. ലൗകിക ജീവിതത്തിന്‍റെ നിസ്സാരതയും ക്രിസ്തുവിന്‍റെ പുനരാഗമനത്തിലുള്ള പ്രത്യാശയുമാണ് ഗീതങ്ങളില്‍ നിറഞ്ഞു നില്ക്കുന്നത്. ഉണര്‍വിന്‍റെ പ്രധാന ലക്ഷ്യം 1. അഗാധമായ പാപബോധം 2. പരിശുദ്ധാത്മാവിലുള്ള സന്തോഷം 3. രക്ഷിക്കപ്പെടാത്തവരെക്കുറിച്ചുള്ള ഉള്ളുരുക്കം 4. ശക്തിയേറിയ സാക്ഷ്യം എന്നിവയായിരുന്നു. അഗാധമായ പാപബോധമുണ്ടാകുമ്പോള്‍ ജനങ്ങള്‍ നിലവിളിയോടെ പാപം ഏറ്റു പറയുകയും വിദ്വേഷികളായിരുന്നവര്‍ കെട്ടിപ്പിടിച്ചു പരസ്പരം ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. മദ്യപാനത്തിലും, മ്ലേച്ഛപാപങ്ങളിലും, ക്ഷുദ്രകര്‍മ്മങ്ങളിലും, വെറിക്കൂത്തുകളിലും, കേഡി സെറ്റുകളിലും,സെന്‍ട്രല്‍ ജയിലിലും തങ്ങളുടെ ആയുസ്സിന്‍റെ നല്ല ഭാഗങ്ങളെ ചെലവഴിച്ചവരായ അനേകര്‍ ആത്മീയഉണര്‍വു ലഭിച്ചവരായി കണ്ണുനീരോടും മാറത്തടിയോടുംകൂടെ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ചുകര്‍ത്താവിനെ രക്ഷിതാവായി സ്വീകരിച്ചു. മന്ത്രവാദികളായ ചില യൗവനക്കാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളെ അഗ്നിയില്‍ ദഹിപ്പിക്കുകയും മോഷ്ടിച്ചും അപഹരിച്ചും എടുത്തിട്ടുള്ള അനേക സാധനങ്ങള്‍ തിരികെക്കെടുക്കുകയും അനേക വഴക്കുകളും തര്‍ക്കങ്ങളും മറ്റും യോജിപ്പില്‍ തീരുകയും ചെയ്തിട്ടുണ്ട്. സാധു കൊച്ചുകുഞ്ഞിന്‍റെ പ്രസംഗങ്ങളധികവും സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി ലളിതമായ ഭാഷയില്‍ കഥകളും, സംഭവവിവരങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു. ഫലിതപ്രയോഗങ്ങള്‍ പ്രസംഗശൈലിക്ക് ആകര്‍ഷകത്വം പകര്‍ന്നിരുന്നു ഒപ്പം ആത്മാവിലേക്ക് ഒഴുകിയെത്തുന്ന ഗാനങ്ങളും. ശ്രോതാക്കളുടെ മനസ്സും ശരീരവും ഉണര്‍ത്താന്‍ പ്രസംഗമദ്ധ്യേ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്. കുമ്പനാട്ടു വച്ചു നടന്ന ഒരു യോഗത്തില്‍ ഒരാഴ്ചയ്ക്കകം കര്‍ത്താവ് വരികയില്ലെന്നു ആര്‍ക്കെങ്കിലും ധൈര്യമായി പറയാമെങ്കില്‍ ആശ്വാസഗീതങ്ങള്‍ ഒരു കോപ്പി സൗജന്യം എന്നു വാഗ്ദാനം ചെയ്തു. ഒരാള്‍ ധൈര്യമായി എഴുന്നേറ്റ് നിന്ന് പാട്ടുപുസ്തകം വങ്ങി. ആ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന് പന്തല്‍ ഇടാന്‍ ഈറ്റ കൊണ്ടുവരാന്‍ ഏറ്റിരുന്ന ആളാണ്. ഒരാഴ്ചയ്ക്കകം കര്‍ത്താവ് വരുമായിരുന്നെങ്കില്‍ യോഗഭാരവാഹികള്‍തന്നെ ഭരമേല്പിക്കുകയില്ലായിരുന്നുവെന്നായിരുന്നു അയാളുടെ വാദം. ളാക സെന്തോമസ് പള്ളിയില്‍ നടന്ന മറ്റെരു യോഗത്തില്‍ മനുഷ്യജീവിതത്തിന്‍റെ അസ്ഥിരതയെക്കുറിച്ച് വാചാലനായി പ്രസംഗിക്കുന്നതിനിടയില്‍ ശ്രോതാക്കളോട് ഒരു ചോദ്യം ഉന്നയിച്ചു മുപ്പതു ദിവസത്തിനകം ഞാന്‍ മരിക്കുകയില്ലെന്നു പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എങ്കല്‍ ഈ ടോര്‍ച്ച് ലൈറ്റ് വെറുതെ കൊടുക്കാം ഒരു യുവാവ് മുന്നോട്ടു വന്ന് ഒരു മാസത്തിനുള്ളില്‍ മരിക്കുകയില്ലെന്നു പറഞ്ഞ് ഉപദേശിയുടെ കൈയില്‍നിന്നും ടോര്‍ച്ച് ലൈറ്റ് വാങ്ങി മടങ്ങി. പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ സാധു കൊച്ചുകുഞ്ഞ് സ്വീകരിച്ച പ്രധാന മാധ്യമം പ്രസംഗവേദിയായിരുന്നു.എന്നാല്‍ അതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല സാധുവിന്‍റെ പ്രവര്‍ത്തനം. ജീവിതത്തിന്‍റെ സമസ്തമേഖലകളും പ്രേക്ഷിതമേഖലയായി അദ്ദേഹം കരുതിയിരുന്നു. ആത്മീയതയില്‍ മുഴുകി ഭൗതിക യാഥാര്‍ഥ്യങ്ങളെ വിസ്മരിച്ചിരുന്നില്ല. സാമൂഹിക പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്ത്രീധന ത്യാഗപ്രസ്ഥാനത്തിനു രൂപം നല്കി. കൂടാതെ ദ്രവ്യാഗ്രഹത്തിനും ചൂഷണത്തിനും അനീതിക്കുമെതിരെ തന്‍റെ നിലപാട് വ്യക്തമാക്കുന്ന മൂന്നു കൃതികളും രചിച്ചിട്ടുണ്ട്. സ്ത്രീധനത്യാഗം ലേലച്ചിട്ടിദോഷം വ്യാപാരധര്‍മ്മം കേരള ക്രൈസ്തവരുടെയിടയില്‍ ഉണ്ടായിരുന്ന ഒരേര്‍പ്പാടാണു വിവാഹത്തോടനുബന്ധിച്ചുള്ള സ്ത്രീധനസമ്പ്രദായം. അണ്‍മക്കളും പെണ്‍മക്കളും പിതൃസ്വത്തിനു തുല്യ അവകാശികളാണ്. പിതൃസ്വത്തു വിഭജിച്ചു പോകാതിരിക്കുന്നതിനുവേണ്ടി പെണ്‍കുട്ടിയുടെ അവകാശം വിവാഹസമയത്തു പണമായി നല്‍കുന്ന രീതിയാണ് സ്ത്രീധനസമ്പ്രദായത്തിന്‍റെ തുടക്കം. സ്ത്രീധനത്തിനു വകയില്ലാതെ വിവാഹം നടക്കാതെ പെണ്‍കുട്ടികളും, പറഞ്ഞൊത്ത തുക കൊടുത്തു തീര്‍ക്കാനാവാതെ വീട്ടില്‍ വിധവകളെപ്പോലെ കഴിയേണ്ടി വന്ന സ്ത്രീകളും അക്കാലത്തു കുറവല്ല. ഈ ദുഷിച്ച സമ്പ്രദായത്തിന് അറുതിവരുത്തുന്നതിനു സാധു സ്ത്രീധനത്യാഗപ്രസ്ഥനം ആരംഭിച്ചു. സമൂഹ മനഃസാക്ഷി ഉണര്‍ത്തുന്നതിനുള്ള സംഘടിത ശ്രമത്തിനു തുടക്കം കുറക്കുകയായിരുന്നു. ലേലച്ചിട്ടിയുടെ പേരില്‍ അക്കാലത്ത് സാധാരണ ജനങ്ങള്‍ സമ്പന്നവര്‍ഗ്ഗത്തിന്‍റെ ചൂഷണത്തിനു വിധേയരായിരുന്നു. കിടപ്പാടം പണയംവച്ചു ചിട്ടിലേലത്തില്‍ വിളിച്ചു വഴിയാധാരമായ എത്രയോ പാവപ്പെട്ട കുടുംബങ്ങളുണ്ട്, അവരുടെ ദയനീയ ചിത്രം സാധുവിന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു. സമ്പത്തും അധികാരവുമുണ്ടെങ്കില്‍ എന്തും നേടാം എന്നു കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍, സമ്പന്നതയുടെ ഉരുക്കുകോട്ടകള്‍ക്കെതിരെ ധീരതയോടെ പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വ്യാപാരത്തിന്‍റെ മാന്യതയും ആവശ്യകതയും അംഗീകരിച്ചുകൊണ്ടാണ് വ്യാപാരധര്‍മ്മത്തിനു തുടക്കമിടുന്നത്. ഒരു സാധനം അത് ആവശ്യമുള്ള വേറൊരത്തനു കൊടുപ്പാന്‍ മധ്യത്തില്‍നിന്ന് ഒരുവനില്‍നിന്നുവാങ്ങി മറ്റൊരുവനു കൊടുത്ത് മധ്യസ്ഥതവഹിക്കുന്നവരാണ് കച്ചവടക്കാര്‍. എന്നാല്‍ അത് ക്രൈസ്തവധര്‍മ്മം അനുഷ്ഠിക്കുന്നതിനു വിഘാതമായി നില്‍ക്കുന്ന മേഖലയായി മാറിയിരിക്കുന്നു. ഒരു സത്യക്രിസ്ത്യാനി വ്യാപാരരംഗത്തു എങ്ങനെയായിരിക്കണമെന്ന് സാധു നമ്മളെ പഠിപ്പിക്കുന്നു, ഒരു വ്യാപാരി ലോകത്തിനു നന്മചെയ്യുന്ന ഒരു ശുശ്രൂഷകന്‍ ആയിരിക്കണം, പരമനിഷ്ഠനായിരിക്കണം, സൗമ്യശീലനായിരിക്കണം, വ്യാജപ്പകിട്ടുകാരനായിരിക്കരുത്, ദയാര്‍ദ്രമാനസനായിരിക്കണം, സൂക്ഷ്മദൃഷ്ടി ഉള്ളവനായിരിക്കണം, സുവിശേഷകനായിരിക്കണം. സാധുക്കളോടുള്ള സഹാനുഭൂതികൊണ്ടു സാധുവിന്‍റെ ഹൃദയം സമ്പന്നമായിരുന്നു, തന്‍റെ നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. പട്ടിണിക്കാര്‍ക്ക് അരിയും സാധനങ്ങളും കൊണ്ടെത്തിച്ചിരുന്നു, ആവശ്യക്കാര്‍ക്ക് കടയില്‍ ഏര്‍പ്പാടു ചെയ്തിരിക്കും. പുരമേയുന്നതിനു ബുദ്ധിമുട്ടുള്ളവര്‍ക്കും പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നതിനു വിഷമിക്കുന്നവര്‍ക്കും സഹായം ചെയ്തിരുന്നു. ഒരിക്കല്‍ രാത്രിയില്‍ ഒരു ബാലന്‍ നനഞ്ഞൊലിച്ചു പോകുന്നതു സാധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പല ഭവനങ്ങളില്‍ കയറിയിറങ്ങിയ അവന് ആരും ആശ്രയമേകിയില്ല. സാധു അവനെ കുടക്കീഴിലാക്കി ചേര്‍ത്തുപിടിച്ചു വീട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ചു വസ്ത്രം നല്കി, ആഹാരവും, കിടക്കുന്നതിന് കട്ടിലും പായും നല്‍കി. തെക്കന്‍ തിരുവിതാംകൂറില്‍ കോളറ പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ ഓരോ വീട്ടിലും മൂന്നും നാലും പേര്‍ മരണമടഞ്ഞു ഇതറിഞ്ഞ സാധുവും സഹപ്രവര്‍ത്തകരും രോഗികളുടെ ഭവനത്തിലെത്തി അവരെ പരിചരിക്കുകയും, മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു. കൂടതെ അനാഥകുഞ്ഞുങ്ങള്‍ക്കുവേണ്ടി മാര്‍ത്താണ്ഡത്ത് ഒരനാഥശാലയും സ്ഥാപിച്ചു. തെക്കന്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് കോട്ടയം എം.റ്റി. സെമിനാരി അദ്യാപകന്‍ സി.എം.ജോണ്‍ (പിന്നീടു യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ) അനാഥരെയും വിധവമാരേയും പരദേശികളേയും പരിരക്ഷിക്കുക ക്രൈസ്തവ ധര്‍മാനുഷ്ഠാനത്തിന്‍റെ പ്രധാന ഭാഗമായി സാധു കരുതിയിരുന്നു. അനാഥ സംരക്ഷണകേന്ദ്രങ്ങളില്ലാതിരുന്ന അക്കാലത്തു സാധു ഒരു മാര്‍ഗദര്‍ശിയായിരുന്നു. കൊ.വ. 1098-മാണ്ടിനടുത്താണ് ആദ്യ അനാഥശാല അദ്ദേഹം സ്ഥാപിച്ചത്. വിവിധ ജാതിമതസ്ഥരായ അനേകം ബാലികാ ബാലന്മാരെ അദ്ദേഹം അനാഥാലയങ്ങളിലൂടെ പോറ്റിപ്പുലര്‍ത്തി. അനാഥസംരക്ഷണത്തിനു തുടക്കമിട്ടത് ആദ്യം വീട്ടില്‍ത്തന്നെയായിരുന്നു. അവിടെ സ്ഥലസൗകര്യം തികയാതെ വന്നപ്പോള്‍ മറ്റു പലയിടത്തും താമസക്രമീകരണങ്ങള്‍ ചെയ്തു. ഇടയാറന്മുള മാത്രമല്ല,കീഴ്വായിപൂര്, കുറിയന്നൂര്‍, കലയപുരം, മാര്‍ത്താണ്ഡം എന്നിവടങ്ങളിലും അനാഥാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിരാലംബരായ വൃദ്ധന്മാരെ സംരക്ഷിക്കുന്നതിന് ഒരു വയോവൃദ്ധ മന്ദിരവും സ്ഥാപിച്ചു. പല സ്ഥലങ്ങളിലും ആശ്രമവും അനാഥശാലയും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സാധു സ്ഥാപിച്ച ആശ്രമങ്ങള്‍ ഇടയാറന്മുള ബേത്ലഹേം കലയപുരം സീയോന്‍ ഉതിമൂട് ഒലിവ് നെല്ലിക്കമണ്‍ എബനേസര്‍ അയിരൂര്‍ കര്‍മേല്‍ വെണ്ണിക്കുളം താബോര്‍ തിരുനല്‍വേലി ഗലീലിയപുരം മാര്‍ത്താണ്ഡം ബേത്ലഹേം വെണ്മണി ഗില്‍ഗാല്‍ കുഴിക്കാലാ റോമോത് ഉമയാറ്റുകര ഹെബ്രോന്‍ സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം ലഭിക്കുന്നതിനു മാര്‍ഗമില്ലാതിരുന്നവരെ മുന്നില്‍ കണ്ടുകൊണ്ട് ഒരു സ്കൂള്‍ ആരംഭിച്ചു. കൂടാതെ ഇടയാറന്മുള മാര്‍ത്തോമ്മാ ഹൈസ്കൂള്‍ സ്ഥാപനത്തിനും മുഖ്യപങ്കുവഹിച്ചതും സാധു കൊച്ചുകുഞ്ഞായിരുന്നു. ഇടവകയുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്കൂളിന്‍റെ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെന്നിന്ത്യാ മോക്ഷപ്രയാണസംഘം എന്ന പേരില്‍ ഒരു സംഘടന അദ്ദേഹം രൂപവല്‍കരിച്ചിട്ടുണ്ട്. മുഖ്യ പ്രസംഗികനായ റവ. റ്റി. വോക്കര്‍ സായിപ് തിരുനെല്‍വേലിയില്‍ താമസിച്ചിരുന്ന മിഷന്‍ ബംഗ്ലാവില്‍വച്ചാണ് ആരംഭിച്ചത്. ലോകാവസാനവും ക്രിസ്തുവിന്‍റെ പുനരാഗമനവും വിളിച്ചറിയിക്കുന്നതിനു യുഗാന്ത മിഷന്‍ എന്നൊരു സംഘം രൂപീകരിച്ചു. യുഗന്തമിഷന്‍റെ ആദ്യപ്രവര്‍ത്തകനായി നിയമിച്ചത് ജോര്‍ജ്ജ് കാക്കനാടനെയായിരുന്നു (പ്രസിദ്ധ സാഹിത്യകാരനായ ശ്രീ കാക്കനാടന്‍റെ പിതാവ്). അസ്വാസ്ഥ്യങ്ങള്‍ കൂടെക്കൂടെ ശരീരത്തെ അലട്ടിക്കൊണ്ടിരുന്നു. ഭക്ഷണക്രമം ഭേദപ്പെടുത്തുന്നതിനും ചികിത്സകള്‍ ചെയ്യുന്നതിനും പലഭാഗത്തുനിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി, ഒരു ഘട്ടത്തില്‍ അതിഭയങ്കരമായ വായുക്ഷോഭവും വയറ്റില്‍ വേദനയും അനുഭവപ്പെട്ടു. ചിരകാലസുഹൃത്തായ വൈദ്യകലാനിധി എം.സി. ജോണ്‍ ഉപദേശിയെ സന്ദര്‍ശിച്ചു. പുളിയിട്ട് കറിവെച്ച മീന്‍ കൂട്ടിയാല്‍ വായുക്ഷോഭം ശമിച്ചേക്കുമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍ വ്രതങ്ങളില്‍നിന്ന് വ്യതിചലിക്കുവാന്‍ ഉപദേശി ഒരുക്കമായിരുന്നില്ല. ഒരിക്കല്‍ ശാരീരികാസ്വാസ്ഥ്യത്തോടെ കിടപ്പിലായപ്പോള്‍ ആ മനസ്സ് സ്വയം ചോദിച്ചു. എന്തേ ഇങ്ങനെ കിടക്കുവാന്‍ ഇതു പതിവില്ലല്ലോ. പ്രാര്‍ത്ഥനയിലൂടെ തിരുഹിതം തേടിയിരുന്ന സാധു മൂന്നു ദിവസം ഉപവസിച്ചു.ഒടുവില്‍ തിരുഹിതം ബോധ്യമായി മരണം തന്നേ സമീപിച്ചിരിക്കുന്നു. സാധു തന്‍റെ പ്രിയ ശിഷ്യനായ ചാക്കോയോടു പറഞ്ഞു ഞാന്‍ മരിച്ചുപോകും അന്ത്യാഭിലാഷങ്ങള്‍ അറിയിച്ചു. മരണാന്തര കര്‍മ്മങ്ങള്‍ പോലും വ്യക്തമായി പറഞ്ഞു, വെള്ള മുണ്ടും ഷര്‍ട്ടും ഒരുക്കി വയ്ക്കുന്നതിന് ആവശ്യപ്പെട്ടു. സാധുവിന്‍റെ ക്ഷേമം അന്വേഷിച്ചു അടുത്തുനിന്നും അകലെനിന്നും പ്രിയപ്പെട്ടവരും സ്നേഹിതരും മൂത്താമ്പക്കലേക്ക് വന്നുകൊണ്ടിരുന്നു. അവരുടെ അന്വേഷണങ്ങള്‍ക്ക് സാധു ശാന്തമായി മറുപടിപറഞ്ഞു, ഒപ്പം ഒരു നിര്‍ദ്ദേശവും സന്ദര്‍ശകരെ ഓര്‍മ്മിപ്പിച്ചിരുന്നു, ആരെങ്കിലും രോഗവിവരം അന്വേഷിച്ചാല്‍, ശാന്തമായി കിടക്കുന്നു എന്നു പറയണം. 1121-ാംമാണ്ട് വൃശ്ചികം പതിനാലാം തീയതി വ്യാഴാഴ്ച, സംസ്കാരം സംബന്ധിച്ച് തന്‍റെ അന്ത്യ അഭിലാക്ഷങ്ങള്‍ ഒരു പെന്‍സില്‍ കൊണ്ട് രേഖപ്പെടുത്തി വച്ചു. പ്രാര്‍ത്ഥനകളും പാട്ടുകളുമായി വ്യാഴാഴ്ച രാത്രിയും കടന്നുപോയി. ചാര്‍ച്ചക്കാരും സ്നേഹിതരും മൂത്താമ്പക്കല്‍ തന്നെ കഴിച്ചുകൂട്ടി. പതിനഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ ഭാഗ്യമമേറും കനാന്‍ നാടതില്‍..., കര്‍ത്തൃകാഹളം യുഗാന്ത്യകാലത്തില്‍.... എന്നീ പാട്ടുകള്‍ പാടണമെന്ന് സാധു ആവശ്യപ്പെട്ടു. ആപ്രത്യാശയുടെ ഗാനം കേട്ടപ്പോള്‍ സാധുവിന്‍റെ കണ്ണുകള്‍ തിളങ്ങി. ഏഴരമണിയോടുകൂടി കുറച്ചു ശുദ്ധജലമെടുത്തു നാവ് നനയ്ക്കുന്നതിന് തുനിഞ്ഞപ്പോള്‍ പകല്‍ ജലപാനം ചെയ്യാറില്ലല്ലോ എന്നു പറഞ്ഞു. ഭാര്യയും മക്കളും കൊച്ചുമക്കളും ശിഷ്യന്മാരില്‍ ചിലരും കിടക്കയ്ക്കരുകില്‍ തന്നെയുണ്ട്. അടക്കാനാവാത്ത ദുഃഖം അവരുടെ കണ്ണുകളിലൂടെ നിറഞ്ഞു തുളുമ്പി... ചിലര്‍ വിതുമ്പി കരഞ്ഞു. സാധു അവരെ ധൈര്യപ്പെടുത്തി എടാ പിള്ളാരേ, നിങ്ങള്‍ എന്തിനാണ് ബഹളമുണ്ടാക്കുന്നത്. ഇതുവരെയും എന്നെ വിശ്വസ്തതയോടെ നടത്തിയ നല്ലവനായ ദൈവം നിങ്ങളെയും നടത്തും. പ്രത്യാശയുടെ ഗനങ്ങള്‍ പാടി നിമിഷങ്ങള്‍ ഒന്നൊന്നായി കടന്നുപൊയ്ക്കോണ്ടിരുന്നു. സാധു കൈയ്യും കാലും സാവധാനം നിവര്‍ത്തി, പ്രയപ്പെട്ടവരുടെ തേങ്ങലിന്‍റെ സ്വരം കേട്ടപ്പോള്‍ കരഞ്ഞ് എന്നെ അസഹ്യപ്പെടുത്തരുത് എന്ന് പറഞ്ഞു. മൂകത തളം കെട്ടിനില്ക്കുന്ന നിമിഷങ്ങള്‍. വളരെ നേരിയ സ്വരത്തില്‍ സാധു ചോദിച്ചു ഇതാണോ മരണം.... മരിക്കുന്നില്ല ഞാന്‍ വിശ്രമിക്കട്ടേ.... ഇരുകൈകളും മുകുളാകൃതിയില്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചു. അതിനുശേഷം കൈകള്‍ മുകളിലേക്ക് മന്ദം ഉയര്‍ത്തുകയും വീണ്ടും മുമ്പിലത്തെപ്പോലെ നെഞ്ചത്ത് ചേര്‍ത്തുവയ്ക്കുകയും ചെയ്തു. സാധു നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഏക ആശ്രയമായ കര്‍ത്താവിനെ എതിരേല്ക്കുന്നതിന് ആ പാവനാത്മാവ് നക്ഷത്ര ഗോളങ്ങള്‍ക്കപ്പുറത്തേക്ക് യാത്രയായി... ഇടയാറന്മുള ളാക സെന്തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സാധുവിന്‍റെ മൃതദേഹം സംസ്കരിച്ചു. രണ്ടു മെത്രാന്‍മാരും നൂറലധികം വൈദികരും ഏകദേശം നാല്പതിനായിരത്തോളം ആളുകളുംഅദ്ദഹത്തിന്‍റെ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു. സാധുവിന്‍റെ നിര്‍ദേശപ്രകാരം അവിടെ കുറിച്ച് വച്ചവാക്കുകള്‍... ആത്മാവു നക്ഷത്രഗോളങ്ങള്‍ക്കപ്പുറം കര്‍ത്താവിനെ എതിരേല്പാന്‍ പോയിരിക്കുന്നു. എന്‍റെ കര്‍ത്താവിന്‍റെ വരവില്‍ ദിവ്യ കൂടിക്കാഴ്ചയില്‍ എല്ലാവരുമായി കണ്ടുകൊള്ളാം.....
യഹോവാ, ചിദചിദ്രൂപമായ ഈ ലോകത്തെ സൃഷ്ടിച്ചുവല്ലോ. കാര്യം കാരണത്തോടുകൂടിയത് എന്നല്ലയോ ന്യായം. ആ സ്ഥിതിക്ക് ഈ ലോകം കാര്യമാകയാല്‍ ഇതിനും നിമിത്തകാരണമായ പ്രയോജനം അപേക്ഷ്യമാകുന്നു. എന്തെന്നാല്‍ ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്കയില്ല. ‘പ്രയോജനമനുദ്ദിശ്യ ന മന്ദോfപി പ്രവര്‍ത്തതേ’-പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവന്‍പോലും ഒന്നുംതന്നെ പ്രവര്‍ത്തിക്കുകയില്ലാ. എന്നാല്‍ ആ പ്രയോജനം സ്വാര്‍ത്ഥമോ പരാര്‍ത്ഥമോ എന്നു നോക്കുമ്പോള്‍ (യശായാ 43 അ. 7-വാ) ഞാന്‍ അവനെ എന്റെ മഹത്വത്തിനായിട്ടു സൃഷ്ടിച്ചു എന്നു നിങ്ങളുടെ ബൈബിള്‍ പ്രമാണത്തില്‍ പറഞ്ഞിരിക്കകൊണ്ട് യഹോവായുടെ ഈ ലോകസൃഷ്ടി സ്വാര്‍ത്ഥമായിട്ടുതന്നെയെന്ന് തീര്‍ച്ചയാകുന്നു. അത്രയുമല്ല. സൃഷ്ടിക്കു മുമ്പേ ജീവന്മാരില്ലായിരുന്നു എന്നുള്ളത് നിങ്ങളുടെ മതത്തിന്റെ പരമസിദ്ധാന്തമാകയാല്‍ അന്യന്മാര്‍ നിമിത്തമെന്ന് കാണിക്കുന്നതിനു വഴിയും കാണുന്നില്ല. 1പാരിശേഷ്യയുക്തിയാല്‍ യഹോവാ തന്റെ നിമിത്തമായിട്ടുതന്നെ ലോകത്തെ സൃഷ്ടിച്ചു എന്നു സ്പഷ്ടമാകുന്നു. യഹോവാ ആദ്യം ശുദ്ധജ്ഞാനമില്ലാതെ അജ്ഞാനബന്ധമുള്ളവരായിട്ടുതന്നെ രണ്ടു മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെ സമീപത്തില്‍ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെ വച്ചുണ്ടാക്കുകയും അതിന്റെ കനിയെ തിന്നുപോകരുതെന്ന ന്യായം കൂടാതെ ഒരു കല്പന അവര്‍ക്കു കൊടുക്കുകയും പിശാചിനെ നശിപ്പിച്ചുകളയുകയോ വിലക്കി നിറുത്തുകയോ ചെയ്യാതെ ഭൂമിയില്‍ ജീവന്മാരെ പരീക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തി വിടുകയും ആ ആദിമനുഷ്യര്‍ ബുദ്ധിമോഹത്താലും വിഷയേച്ഛയാലും പിശാചിന്റെ ദുര്‍ബ്ബോധനയാലും കല്പനയെ ലംഘിച്ചു പാപികളായിപ്പോകയും ചെയ്തു. അനന്തരം വേറെ യാതൊരു മാര്‍ഗ്ഗവും നോക്കാതെ ആ പാപികളുടെ സന്താനരൂപമായിട്ടുതന്നെ പിന്നെയും സൃഷ്ടിക്കപ്പെട്ടതുകൊണ്ട് എല്ലാ ജീവന്മാരും പാപികളായിത്തീര്‍ന്നു. പാപികളുണ്ടായതുകൊണ്ട് അനുഗ്രഹവും അപേക്ഷിതമായി. അങ്ങനെ പാപികളുണ്ടായതിനു ഹേതുവാകയാല്‍ ഈ സൃഷ്ടി അനുഗ്രഹത്തിനു നിമിത്തമായും ഭവിച്ചു. പാപികള്‍ക്കു പരീക്ഷാരൂപമായിട്ട് മുക്ത്യുപായങ്ങള്‍ അറിയിക്കപ്പെട്ടു. ആ ഉപായങ്ങളോടു ചേര്‍ന്നവരെ ദേവനെ അനുസരിക്കുകയെന്ന ഗുണമുള്ള ശുദ്ധന്മാരെന്നും അല്ലാത്തവരെ ദൈവവിരോധഗുണമുള്ള അശുദ്ധന്മാരെന്നും അറിയുന്നതിനും ശുദ്ധന്മാര്‍ക്ക് പരലോകകാര്യങ്ങളെ ഉണര്‍ത്തുന്നതിനുമാണ് 2അഴിവോടുകൂടിയ ഭൂമിയില്‍ പാപികള്‍ക്ക് അധിവാസം നിയമിക്കപ്പെട്ടത്. അതുകൊണ്ട് ഈ വിധമുള്ള സ്ഥിതി (രക്ഷയും സ്ഥിതിയുടെ അനന്തരം സംഹാരവും അനുഗ്രഹനിമിത്തങ്ങളാകും.) മുക്തിയില്‍ ഇരിക്കുന്ന ശുദ്ധന്മാരെ ദേവോപചാരവൃത്തിയില്‍നിന്നും മാറിക്കളയാതിരിക്കത്തക്കവണ്ണം ദണ്ഡഭയം കൊടുക്കുന്നതിനാണ് അശുദ്ധന്മാരെ അഴിച്ചുവിടാതെ ദണ്ഡിപ്പിക്കുന്നതായ നിഗ്രഹം. അതുകൊണ്ട് നിഗ്രഹം, അനുഗ്രഹം നിലനില്‍ക്കുന്നതിലേക്കു നിമിത്തമാകും. ഇപ്രകാരം സൃഷ്ടിസ്ഥിതിസംഹാരം. നിഗ്രഹങ്ങള്‍ കൊണ്ട് നിറവേറ്റപ്പെട്ട അനുഗ്രഹമാണ് പ്രധാനകൃത്യം. ആ അനുഗ്രഹമേ ദേവോപചാരത്തിനു നിമിത്തമാകൂ. അതുകൊണ്ടു ദേവമഹിമ പ്രകാശിക്കും. ആകപ്പാടെ എല്ലാ കാര്യങ്ങള്‍കൊണ്ടും സംഭവിക്കുന്ന പരമപ്രയോജനം യഹോവയുടെ ആനന്ദാനുഭവംതന്നെ. ഇപ്രകാരം അനുഭവത്തെക്കൊണ്ടുനോക്കുമ്പോള്‍ സൃഷ്ടിയുടെ സ്വാര്‍ത്ഥകത്വം സ്പഷ്ടതയെത്തന്നെ പ്രാപിക്കുന്നു. ജീവന്മാര്‍ തന്റെ മഹിമയെ അറിഞ്ഞു ഭയപ്പെട്ട് തന്നെ സ്തുതിച്ചു വണങ്ങുന്നതിനും തന്നിമിത്തം തന്റെ മഹിമ സംപ്രകാശിക്കുന്നതിനും വേണ്ടിയാണ് യഹോവാ ലോകത്തെ സൃഷ്ടിച്ചത്. ആകയാല്‍ സൃഷ്ടികാലത്തിനുമുമ്പ് തന്റെ മഹിമ പ്രകാശിക്കാതെയും അതു തനിക്ക് ഒരു കുറവായിട്ടുംതന്നെയിരുന്നു എന്നും, ആ കുറവിനെ നീക്കുന്നതിലേക്ക് കാംക്ഷിച്ചാണ് സൃഷ്ടിപ്പാന്‍ തുടങ്ങിയതെന്നും നിശ്ചയമാകുന്നു. അതല്ല, തന്റെ മഹിമ മുമ്പേതന്നെ കുറവുകൂടാതെ സ്വയംപ്രകാശിച്ചിരുന്നു എങ്കില്‍ ആ മഹിമയെ വീണ്ടും പ്രകാശിപ്പിക്കുന്നതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തി നിഷ്ഫലമാകുന്നു. ആ മഹിമയെ ജീവന്മാരില്‍ പ്രകാശിപ്പിക്കുന്നതിലേക്ക് പ്രവേശിച്ചിരുന്നു എങ്കില്‍ അതും തന്റെ നിമിത്തമാകയാല്‍ മുന്‍പറയപ്പെട്ട ദോഷം പറ്റും. ജീവന്മാര്‍നിമിത്തം തന്നെ ജീവന്മാരില്‍ പ്രകാശിപ്പിപ്പാന്‍ തുടങ്ങി എങ്കില്‍ സൃഷ്ടിക്കുമുമ്പേ ജീവന്മാരില്ലാതിരുന്നതുകൊണ്ട് അതും വിരുദ്ധംതന്നെ. തന്നാല്‍ സൃഷ്ടിക്കപ്പെടുവാന്‍പോകുന്ന ജീവന്മാരില്‍ തന്റെ മഹിമയെ പ്രകാശിപ്പിക്കണമെന്നായിരുന്നു എങ്കില്‍ സൃഷ്ടിപ്പ് പ്രകാശിപ്പിന്നും, പ്രകാശിപ്പു സൃഷ്ടിപ്പിന്നും, നിമിത്തമെന്നു വരികയാല്‍ 3അന്യോന്യാശ്രയമെന്ന ദോഷത്തിനു സംഗതിയാകും. മുമ്പിനാലെ പ്രകാശിച്ചുതന്നെയിരുന്നു എങ്കിലും, തന്നെയനുഭവിക്കുന്നതിലേക്ക് ആരുമില്ലാതെയിരുന്നതുകൊണ്ട് ഉപയോഗപ്പെടാതെ വൃഥാ കിടന്ന ആ മഹിമയെ അനുഭവിപ്പിക്കുന്നതിനുവേണ്ടിയാണ് ജീവന്മാരെ സൃഷ്ടിച്ചതെങ്കില്‍ തന്റെ മഹിമയക്കു താന്‍തന്നെ ഭോക്താവായിരിക്കെ മേല്‍പ്രകാരം വൃഥാ കിടന്നു എന്നുള്ളത് യുക്തമാകുന്നില്ല. ജീവന്മാരില്ലാതിരുന്നതുകൊണ്ട് താന്‍ തന്റെ മഹിമയെ അവരെ അനുഭവിപ്പിക്കുകയും വേണ്ട. വേണമെങ്കില്‍ അനുഭവിപ്പിക്കണമെന്നുള്ളത് സൃഷ്ടിക്കണമെന്നുള്ളതിന്നും നിമിത്തം എന്നുവരികയാല്‍ ഇവിടെയും അന്യോന്യാശ്രയമെന്ന ദോഷം അനുവര്‍ത്തിക്കും. ആകയാല്‍ ഏതുപ്രകാരം പറഞ്ഞാലും മഹിമ പ്രകാശിക്കാതെ ഇരുന്നത് എങ്ങനെയും യഹോവയ്ക്ക് ഒരു കുറച്ചില്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ പ്രകാശിപ്പിക്കുന്നതിലേക്കുവേണ്ടി പ്രയത്‌നിക്കണമെന്നില്ലായിരുന്നു. ആ കുറച്ചില്‍ മുമ്പില്ലാതിരുന്ന ജീവന്മാരെ അല്ലാ മുമ്പേ ഉണ്ടായിരുന്ന യഹോവയെത്തന്നെ സംബന്ധിക്കും. ആകയാല്‍ യഹോവ തന്റെ മഹിമ പ്രകാശിക്കാതിരുന്നതിനെപ്പറ്റി കുറവുള്ളവനായിത്തീര്‍ന്നു എന്നു വന്നുപോയതിനാല്‍ കുറവോടുകൂടിയവനെന്നും അപ്പോള്‍ അതിന് എതിരായി നിറവില്ലാത്തവനെന്നും ആ കുറച്ചില്‍കൊണ്ടും അതിനെ നിവര്‍ത്തിപ്പിക്കണമെന്നും പ്രയത്‌നിക്കകൊണ്ടും, വ്യാകുലപ്പെട്ടിരുന്നവനാകയാല്‍ പരമാനന്ദം ഇല്ലാത്തവനെന്നും തനിക്ക് ആനന്ദപ്രാപ്തിക്കുവേണ്ടി സൃഷ്ടിപ്പാന്‍തുടങ്ങി എന്നു കാണുന്നതുകൊണ്ട് സുഖത്തെ ചെയ്യുന്നവയെക്കുറിച്ച് കാമവും ദുഃഖത്തെ ചെയ്യുന്നവയെക്കുറിച്ച് ക്രോധവും ആ രണ്ടിന്റെയും മൂലമായ മോഹവും ഉള്ളവനെന്നും അനാദിയായിട്ട് ഈ കുറവിനെ നീക്കുന്നതിലേക്ക് ഉപായം അറിയാതിരുന്നതുകൊണ്ട് അനാദിജ്ഞാനം ഇല്ലാത്തവനെന്നും അനാദിയായിട്ടു കൃത്യം ചെയ്യാത്തതുകൊണ്ട് 4അനാദികര്‍തൃത്വം ഇല്ലാത്തവനെന്നും അനാദിയേ കര്‍തൃത്വം ഇല്ലാതിരുന്ന് ചില കാലങ്ങള്‍ക്കു മുമ്പെ കര്‍തൃത്വത്തെ പ്രാപിച്ച് കൃത്യം തുടങ്ങിയതുകൊണ്ട് യഹോവ പ്രാപിച്ച കര്‍തൃത്വം മുമ്പേ ഇല്ലാതിരുന്നു. പിന്നീടുണ്ടായതായ കാര്യലക്ഷണത്തോടുകൂടിയതാകകൊണ്ടും അതിനു വേറെയൊരു കര്‍ത്താവ് അപേക്ഷിക്കപ്പെടുകയാലും അതു നിമിത്തം യഹോവാ അതിനെ വേറൊരു കര്‍ത്താവിങ്കല്‍നിന്നു സമ്പാദിച്ചതാണെന്നും തെളിവാകകൊണ്ടും സ്വതന്ത്രത്വം ഇല്ലാത്തവനെന്നും അനാദിയായിട്ടല്ലാതെ ഇടയില്‍ കുറവോടു കൂടിയ 5കിഞ്ചില്‍ കര്‍തൃത്വത്തെ പ്രാപിച്ചു സ്വഭാവം വേര്‍പെടുകയാല്‍ അവികാരിത്വം6 ഇല്ലാത്തവനെന്നും വികാരത്തോടുകൂടിയതുകൊണ്ടും കുറവുള്ളതുകൊണ്ടും അനാദിനിത്യവ്യാപകത്വമില്ലാത്തവനെന്നും തന്റെ സുഖത്തിനായിട്ടു താന്‍തന്നെ പാപം വിളയുന്നതിലേക്ക് ഹേതു ഉണ്ടാക്കി പല ജീവന്മാരെയും നിത്യകാല ദണ്ഡിപ്പാറാക്കിയതുകൊണ്ട് ന്യായവും, കൃപയും, നന്മയും ഇല്ലാത്തവനെന്നും ജീവന്മാരില്‍തന്നെ നിത്യവും ഉപചരിക്കത്തക്കവര്‍ ഇന്നാരെല്ലാമാകുന്നുവെന്നുള്ളതിനെ ജ്ഞാനംകൊണ്ട് അറിയാതെ അവരെ പാപികളാക്കി ഭൂമിയിലിരുത്തി വിധികളെ കൊടുത്ത് പരീക്ഷിച്ചിട്ടു മാത്രം അറിയുന്നതുകൊണ്ട് സര്‍വ്വജ്ഞത്വം ഇല്ലാത്തവനെന്നും ജീവന്മാര്‍ക്കു പാപവും ദുഃഖവും വരുത്താതെ അവരെക്കൊണ്ടുതന്നെ ഉപചരിപ്പിക്കയും തനിക്കു സുഖത്തെ ഉണ്ടാക്കുകയും ചെയ്യുവാന്‍ കഴിയാതിരുന്നതുകൊണ്ട് സര്‍വ്വശക്തിയില്ലാത്തവനെന്നും തെളിവാകുന്നു. പിന്നെയും പാപം ഉണ്ടാകുമെന്നുള്ളതിനെ മുന്‍പേകൂട്ടിയറിയാത്തതുകൊണ്ട് പൂര്‍ണ്ണജ്ഞാനം ഇല്ലാത്തവനെന്നും അറിഞ്ഞിട്ടും അതിനെ തടുപ്പാന്‍ കഴിയാതെ ഒഴിഞ്ഞു എന്നുവരുകില്‍ പൂര്‍ണ്ണശക്തിയില്ലാത്തവനെന്നുംകൂടി സ്പഷ്ടമാകും. ജീവന്മാരുടെ സുഖാനുഭവത്തിനു പുണ്യവും ദുഃഖാനുഭവത്തിനു പാപവും നിയതകാരണമെന്നറിഞ്ഞതുകൊണ്ടു സുഖത്തെ ജനിപ്പിക്കുന്നതിലേക്കാണ് പാപത്തെയുണ്ടാക്കിയതെന്നുവരികില്‍ പാപം ഇല്ലാത്ത ദേവദൂതന്മാര്‍ക്കും സുഖം ഉണ്ടാക്കിയിരിക്കയാല്‍ അവിടെ സുഖാനുഭവത്തിന് പാപം കാരണമാകാത്തതുകൊണ്ട് ആയതു തീരെ യോജിക്കുന്നില്ല. ഇപ്രകാരം കുറവ്, വ്യാകുലത, കാമം, ക്രോധം, ആദിജ്ഞാനം, മോഹം, ആദികൃത്യം, പരതന്ത്രത്വം, വികാരത്വം, അവ്യാപകത്വം, അന്യായം, അതികഠിനത, ദുഷ്ടത, കിഞ്ചിജ്ഞത്വം, കിഞ്ചിച്ഛക്തി മുതലായ ദോഷങ്ങള്‍ ഉള്ളവനാകയാല്‍ യഹോവ ഈശ്വരത്വം ഉള്ളവനല്ല. പാപിഷ്ഠന്‍ എന്നുതന്നെ ന്യായംകൊണ്ടു സിദ്ധിക്കുന്നു. ഈ ദോഷങ്ങളെല്ലാം അഹന്ത, കര്‍മ്മം, മായ എന്ന പാശങ്ങളാലുണ്ടാകുന്നവയാകുന്നു എന്നു ദൈവശാസ്ത്രം ഘോഷിക്കുന്നതുകൊണ്ട് യഹോവയാകട്ടെ പാശബദ്ധന്‍തന്നെയാണ്. ആകയാല്‍ അനാദിയായിട്ട് അഹന്താപാശത്താല്‍ ബന്ധിക്കപ്പെട്ട് തന്റെ പരിപാകയിച്ഛാശക്തിക്കു വ്യക്തി ഇല്ലാത്തതുകൊണ്ട് പരതന്ത്രനായിരുന്ന യഹോവ അനാദിനിത്യവ്യാപകസ്വതന്ത്ര സര്‍വ്വജ്ഞനായും അനാദിസിദ്ധബദ്ധാത്മനിമിത്തം അനാദികൃത്യകര്‍ത്താവായും രക്ഷിതാവായും ഇരിക്കുന്ന പരമശിവന്റെ ദിവ്യപ്രസാദരൂപസത്യസങ്കല്പകാരണത്താല്‍ തന്റെ പൂര്‍വ്വകാലീന കര്‍മ്മാനുസരണമായിട്ടു നിര്‍മ്മിക്കപ്പെട്ട മായാകാര്യമായ ശരീരവും കാരണവും എടുത്ത് കിഞ്ചിജ്ഞത്വം അല്പകൃത്യം മുതലായ നിയതഭുവനത്തിലിരുന്ന് നിയതഭോഗങ്ങളെ അനുഭവിച്ചു തന്റെ അധികാരാവസാനത്തില്‍ മരിച്ചുപോകുന്ന ഒരു പശുവാകുന്നു എന്നു ‘ശൈവസിദ്ധാന്തം.’ ഇനി ചില ക്രിസ്ത്യന്മാര്‍ ഇന്ന കാലത്തില്‍ ഇന്നസ്ഥലത്ത് ഇന്നപ്രകാരം ഒരു നിമിത്തവും കൂടാതെ സൃഷ്ടികൃത്യം ചെയ്യണമെന്ന ഒരു സങ്കല്പം യഹോവായുടെ ഹൃദയത്തില്‍ അനാദിയായിട്ട് അടങ്ങിക്കിടക്കുന്നു എന്നും ആ അനാദിസിദ്ധസങ്കല്പപ്രകാരം നിയതകാലത്തില്‍ വേറെ ഒരു നിമിത്തവും കൂടാതെ യഹോവാ സൃഷ്ടിച്ചു എന്നും പറയുന്നു. ആ വചനം ബൈബിളില്‍ ഇല്ലാത്തതുകൊണ്ടും തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നറിയിക്കുന്ന മേപ്പടി പ്രമാണങ്ങളെക്കൊണ്ട് തടുക്കപ്പെടുകയാലും അപ്രമാണമാകുന്നു. മേലും ഇന്നകാലത്തില്‍ ഇന്ന സ്ഥലത്തില്‍ ഇന്നപ്രകാരം സൃഷ്ടിചെയ്യണമെന്ന സങ്കല്പം യഹോവായുടെ ഹൃദയത്തില്‍ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നുവരികില്‍ അപ്രകാരംതന്നെ ഇന്നകാലത്ത് ഇന്നയിന്നപ്രകാരം സ്ഥിതിസംഹാര, നിഗ്രഹങ്ങള്‍ എന്ന കൃത്യങ്ങളെയും ചെയ്യേണ്ടതാണെന്നുള്ള സങ്കല്പവും കൂടി സര്‍വ്വജ്ഞനായ യഹോവായുടെ ഹൃദയത്തില്‍ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നു പറയേണ്ടിവരും. ആകയാല്‍ സൃഷ്ടികൃത്യത്തിനു വേറെ ഒരു നിമിത്തവും അപേക്ഷിക്കപ്പെടാത്തതുപോലെ തന്നെ, മറ്റുള്ള കൃത്യങ്ങള്‍ക്കും വേറെ യാതൊരു നിമിത്തവും അപേക്ഷിക്കപ്പെടുകയില്ല. ആയതുകൊണ്ട് യഹോവാ ജീവന്മാരുടെ പാപപുണ്യങ്ങളായ നിമിത്തകാരണങ്ങളെ ആവശ്യപ്പെടുകയില്ലെന്നും 7അനാദിസിദ്ധസങ്കല്പപ്രകാരം അവരവര്‍ക്കു നരകമുക്തികളെ കൊടുക്കുമെന്നും ആ സ്ഥിതിക്കു ജീവന്മാര്‍ മോക്ഷസിദ്ധിക്കായിട്ട് യാതൊരുകാര്യത്തെയും നിരൂപിക്കയും ചെയ്കയും വേണ്ടെന്നും അങ്ങനെ വേണ്ടെന്നിരിക്കുമ്പോള്‍ ജീവന്മാര്‍ മോക്ഷത്തിലേക്കുവേണ്ടി വിശ്വാസത്തെയും പ്രയത്‌നത്തെയും കൈക്കൊണ്ടു ചെയ്യണമെന്നു നിയമിക്കുന്ന ബൈബിള്‍ വെറുതെയുള്ളതാണെന്നും ആ ബൈബിളിനെ കല്‍പിച്ച യഹോവാ അറിവില്ലാത്തവനെന്നും വന്നുപോകും. അതിനാല്‍ അനാദിസിദ്ധസങ്കല്പനിമിത്തസ്വീകാരം സാധുവാകുന്നതല്ല. ഇനി ദേവന്റെ കൃത്യനിമിത്തം എന്താകുന്നു എന്നു വിചാരിക്കുന്നത് ജീവന്മാര്‍ക്കു തക്കതല്ല എന്നും ദേവന്‍ തന്റെ ഇച്ഛാപ്രകാരം ചെയ്യുന്നതല്ലാതെ ജീവന്മാരുടെ യുക്തിക്ക് ചേരത്തക്കവണ്ണം ചെയ്യുന്നവനല്ല എന്നും ചിലരു പറയുന്നുണ്ട്. ആ വാക്കുകൊണ്ട് 8അനിഷ്ടപ്രസംഗം ഉണ്ടാകും. എന്തെന്നാല്‍ സകലമതവാദികളും അവനവന്റെ മതശാസ്ത്രത്തെത്തന്നെ ദൈവവാക്യം എന്നു ഘോഷിക്കുമാറെയുള്ളൂ. അവയില്‍ അസത്തുക്കളായ മതശാസ്ത്രങ്ങളെ ദേവവാക്യങ്ങളല്ലായെന്നു ശോധനചെയ്തു തള്ളുന്നതിലേക്ക് അതാതു ശാസ്ത്രങ്ങളിലുള്ള തെറ്റുകള്‍ കാണിച്ച് ആക്ഷേപം ചെയ്യുമ്പോള്‍ ദേവനിര്‍മ്മിതശാസ്ത്രമാണെന്നും ആയതു കിഞ്ചിജ്ഞന്മാരായിരിക്കുന്ന ജീവന്മാരുടെ യുക്തിക്ക് അനുസാരിയായിരിക്കയില്ലെന്നും ദേവന്‍ സ്വേച്ഛപ്രകാരം ചെയ്യുമെന്നും അവകളെക്കുറിച്ച് ജീവന്മാര്‍ വിചാരിച്ചുകൂടായെന്നും അതാത് മതക്കാരാല്‍ സമാധാനംപറയപ്പെടും. ആ സ്ഥിതിക്ക് സകല മതങ്ങളും സത്യമായിട്ടുള്ളവതന്നെ എന്ന് വന്നുപോകയും അപ്പോള്‍ ക്രിസ്തുമതം ഒന്നുമാത്രമേ സത്യമായിട്ടുള്ളു എന്ന വാദം ദൂരെ തെറിച്ചുപോകയും ചെയ്യുമല്ലോ. അല്ലാതെയും, തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നു യഹോവയാല്‍ ബൈബിളില്‍ പറയപ്പെട്ടതുകൊണ്ടും അറിവിന്നു വിഷയമാകാത്തതു പ്രമാണത്തില്‍ പറയപ്പെടുകയില്ലാത്തതുകൊണ്ടും, സൃഷ്ടിയുടെ നിമിത്തം 9അവജ്ഞേയമായിട്ടുള്ളതാകയാല്‍ (അറിയാന്‍ കഴിയുന്നതാകയാല്‍) അതിന്റെ ബോധം ജീവന്മാര്‍ക്ക് അനര്‍ഹമെന്നു പറയുന്നത് ബൈബിളിനു വിരുദ്ധമാകുന്നു. ഇനിയും ദൈവകൃത്യനിമിത്തം അവാച്യമായിട്ടുള്ളതെന്നു പറയുന്നുവെങ്കില്‍ ഭവബന്ധത്തോടു (സംസാരബന്ധം) കൂടിയ ജീവന്മാര്‍ക്ക് അഗ്രാഹ്യവും അതിനാല്‍ ശ്രുതിയില്‍ (വേദത്തില്‍) പറയപ്പെടാത്തതും ആയ പരമരഹസ്യമല്ലല്ലോ അവാച്യം. ഇവിടെ അങ്ങിനെയല്ലല്ലോ. കൃത്യനിമിത്തം ദേവമഹിമ പ്രകാശമെന്ന് യഹോവാ പറഞ്ഞിരിക്കുന്നല്ലോ. എന്നിട്ടും അതിനെ അവാച്യമെന്നു പറയുന്നത് ‘അമ്മ മച്ചി’ എന്നു പുത്രന്മാര്‍ പറയുന്നതുപോലെതന്നെ വിചാരിക്കാം. ഇങ്ങനെ ദൈവകൃത്യനിമിത്തത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിച്ചിരിക്കുന്നു. കുറിപ്പുകള്‍ 1. യഹോവായാണ് ലോകത്തെ സൃഷ്ടിച്ചത് എന്നും, സൃഷ്ടിക്കുവേണ്ട എല്ലാകാര്യങ്ങളും യഹോവതന്നെയാണ് ചെയ്തതെന്നും, യഹോവയ്ക്കുമുമ്പ് അന്യന്മാരാരും സൃഷ്ടിനടത്തിയിട്ടില്ല എന്നും ബൈബിള്‍ പറയുന്നു. ആകയാല്‍ ആ സൃഷ്ടിജാലങ്ങളില്‍വരുന്ന ഗുണദോഷങ്ങളുടെ ഉത്തരവാദിത്വവും യഹോവയ്ക്കുതന്നെയാണ്. പാപവൃത്തികളുടെ കാരണക്കാരന്‍ യഹോവയാണെന്നുവരുന്നു. എല്ലാം യഹോവതന്നെയാണ് ചെയ്തതെന്നും, മറ്റാരും ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നും തെളിയുന്നതാണ് പാരിശേഷ്യയുക്തി. 2. അഴിവ് = പ്രളയം അഥവാ സമ്പൂര്‍ണ്ണമായ മാറ്റം 3. അന്യോന്യാശ്രയമെന്ന ദോഷം. കുടമുണ്ടാക്കുന്നതിനു കളിമണ്ണാണ് ആശ്രയം. അതിനാല്‍ കുടം കളിമണ്ണിനെ ആശ്രയിക്കുന്നു. കളിമണ്ണില്ലായിരുന്നുവെങ്കില്‍ കുടം ഉണ്ടാകുമായിരുന്നില്ല. ഇവിടെ കുടത്തിനു കള്ളിമണ്ണിനോടുമാത്രമേ ആശ്രയമുള്ളൂ. അല്ലാതെ മറിച്ചല്ല. ബൈബിള്‍ പ്രകാരം ആദിമ മനുഷ്യന്റെ സൃഷ്ടിക്കു കാരണം, ആശ്രയം യഹോവയാണ്. അപ്പോള്‍ യഹോവ തന്റെ മഹിമയ്ക്കുവേണ്ടി തന്റെ സൃഷ്ടിയായ മനുഷ്യനെ ആശ്രയിക്കുക എന്നത് അന്യോന്യാശ്രയദോഷമാണ്. ഇങ്ങനെ ആശ്രയിക്കുന്നതു യുക്തിക്കു നിരക്കാത്തതാണ്. 4. സത്യംജ്ഞാനമനന്തം ബ്രഹ്മ, എന്നാണ് ആപ്തവാക്യം. ബ്രഹ്മം സര്‍വ്വത്ര, സര്‍വ്വദാപരിപൂര്‍ണ്ണമാണ് എന്ന ഉപനിഷത്ത് സങ്കല്പിക്കുന്നു. എന്നുവച്ചാല്‍ പ്രാപഞ്ചികമായ ന്യൂനതകളൊന്നും ബ്രഹ്മത്തിനില്ലെന്നര്‍ത്ഥം. ചട്ടമ്പിസ്വാമികള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ബൈബിളിലെ സൃഷ്ടിസങ്കല്പമനുസരിച്ച് യഹോവയ്ക്കു പ്രാപഞ്ചികമായ ന്യൂനതകളെല്ലാം ഉണ്ടെന്നാണ്. കാമം, ക്രോധം, മോഹം, കര്‍മ്മദോഷം തുടങ്ങിയ അനേകം ദോഷങ്ങള്‍ക്കു അദ്ദേഹം വിധേയനാണെന്നു ഈ വാക്യത്തിലൂടെ സ്വാമിജി നിരീക്ഷിക്കുന്നു. കാരണം, സാധാരണ മനുഷ്യനെപ്പോലെ യഹോവ കോപിക്കുകയും ദുഃഖിക്കുകയും മനുഷ്യനെ ശിക്ഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് ദൈവം സ്‌നേഹമാണെന്നും സത്യമാണെന്നുമുള്ള പൊതുസങ്കല്പത്തിനു വിരുദ്ധമാണ്. യഹോവ തന്റെ മഹിമയെ പ്രചരിപ്പിക്കണമെന്നു തോന്നിയപ്പോഴാണ് അതിനുവേണ്ടി മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിയുടെ ആരംഭത്തില്‍തന്നെ ഭാവികാര്യങ്ങളെല്ലാം അറിഞ്ഞ് വേണ്ടതെല്ലാം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സൃഷ്ടിക്കുശേഷം ചില കുഴപ്പങ്ങള്‍ കണ്ടപ്പോള്‍ മനുഷ്യനെ ശപിച്ചു. ഇത് അനാദികര്‍തൃത്വം ഇല്ലാത്തതുകൊണ്ടാണ്. 5. കിഞ്ചില്‍ കര്‍തൃത്വം = അപൂര്‍ണ്ണമായ കര്‍തൃത്വം 6. അവികാരിത്വം ഇല്ലായ്മ = യഹോവയ്ക്കു അനേകം ന്യൂനതകളുണ്ടെന്നു കണ്ടെത്തിയ ശേഷം സ്വാമികള്‍ ഓരോ ന്യൂനതയും എടുത്തു വിശദീകരിക്കുന്നു. അവയിലൊന്നാണ് അവികാരിത്വം ഇല്ലായ്മ. വികാരമുള്ള അവസ്ഥയാണിത്. വികാരം മാറ്റമാണ്. മാറുന്ന വസ്തു അനന്തമായി മാറിക്കൊണ്ടേയിരിക്കും. ഇതിന്റെ അര്‍ത്ഥം യഹോവ മാറിമാറി യഹോവയല്ലാതായിത്തീരുമെന്നാണ്. 7. അനാദികാലത്ത്, അതായത് സൃഷ്ടികര്‍മ്മം തുടങ്ങുന്നതിനുമുമ്പുതന്നെ സൃഷ്ടി എപ്രകാരമായിരിക്കണമെന്നും, ഭാവിയില്‍ കാര്യങ്ങള്‍ എപ്രകാരമായിരിക്കണമെന്നുമുള്ള സങ്കല്പം യഹോവയുടെ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് ചില ക്രിസ്ത്യന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് അനാദിസിദ്ധസങ്കല്പം എന്നു പറയുന്നത്. ഇതുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുശേഷം മനുഷ്യര്‍ക്കു പുതിയ വിശ്വാസവ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടിവരുമായിരുന്നില്ല. അതിനാല്‍ അനാദിസിദ്ധസങ്കല്പം ഇല്ലായിരുന്നു എന്നു വരുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ World ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ഗാസ്‌പ്രോമും ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷനും തമ്മിൽ 2014 മേയിൽ ഒപ്പുവെച്ച 30 വർഷത്തെ 400 ബില്യൺ ഡോളറിന്റെ കരാറിന്റെ അഫ്ഗാനിസ്ഥാൻ തീവ്രവാദികളുടെ സങ്കേതമായി മാറുമോ; ആശങ്കയുമായി ഇന്ത്യയും അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും നിലവിലെ സാഹചര്യം തീവ്രവാദ ഗ്രൂപ്പുകൾക്ക് കൂടുതൽ ഫണ്ട് ശേഖരണത്തിനും റിക്രൂട്ട്‌മെന്റിനുമുള്ള അവസരം സൃഷ്ടിച്ചതായി പങ്കെടുത്തവരെല്ലാം സമ്മതിച്ചു. വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധത്തിന് നിരോധനവുമായി ഇന്തോനേഷ്യ; പ്രതിഷേധം പൂര്‍ണ്ണമായ കരട് നേരത്തെ 2019 സെപ്റ്റംബറില്‍ പുറത്തിറക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ഈ വര്‍ഷം മാത്രം ഇറാനിൽ വധശിക്ഷ വിധിച്ചത് 500ലധികം പേര്‍ക്ക് കഴിഞ്ഞ ഞായറാഴ്ച മാത്രം ഈ ശിക്ഷ ലഭിച്ച നാലുപേരുണ്ട്. ഇവർ എല്ലാവരും ഇസ്രായേല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. കൊറോണ വൈറസ് ‘മനുഷ്യനിര്‍മിതം;കൊറോണ വൈറസ് വുഹാന്‍ ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തു പോയതാണ്; വുഹാ ൻ ലാബിലെ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്‌ ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫാണ് കൊറോണ വൈറസ് ‘മനുഷ്യനിര്‍മിതം’ കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡോളറിൽ നിന്നും യൂറോയിൽ നിന്നും റഷ്യ പിന്മാറുന്നു കയറ്റുമതി, ഇറക്കുമതി സെറ്റിൽമെന്റുകളുടെ ഭൂരിഭാഗവും ഡോളറിലും യൂറോയിലും തുടരുമ്പോൾ, ഈ പേയ്‌മെന്റുകൾ ഉപരോധങ്ങളാൽ തടസ്സപ്പെട്ടു. മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ സർക്കാർ രാജ്യതലസ്ഥാനമായ ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട് സാവോ പോളോ: ചികിത്സയില്‍ കഴിയുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. കാന്‍സര്‍ ചികിത്സയിലുളള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല ബി-21 റൈഡർ: ശീതയുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക പുതിയ ബോംബർ പുറത്തിറക്കി ഈ സ്റ്റെൽത്ത് ബോംബർ 2023-ൽ അതിന്റെ കന്നി പറക്കൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2019-ൽ തന്നെ വിമാനം ആകാശത്തേക്ക് പറക്കുമെന്ന് യുഎസ്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
2013 ലാണ് മലയാളം വിഭാഗം കോളേജിൽ ആരംഭിച്ചത്.കോളേജിലെ മറ്റു കോഴ്സ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് കോമൺ കോഴ്സ്സായി മലയാളം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.കൂടാതെ 5 വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സ് 2021 ൽ ആരംഭിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എം.എ മലയാളം. കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള താനൂർ ഗവ: കോളേജിൽ 2021 ലാണ് അഞ്ച് വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്സ് ആരംഭിക്കുന്നത്. സിലബസിലും പഠന രീതിയിലും ഏറെ വ്യത്യസ്തവും വൈവിധ്യവും പുലർത്തുന്ന കോഴ്സാണിത്. മലയാള ഭാഷയും സാഹിത്യവും മുഖ്യവിഷയമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഡിഗ്രിയും പി.ജിയും ഒരുമിച്ച് പഠിക്കാൻ കഴിയുന്ന തരത്തിൽ പത്ത് സെമസ്റ്ററുകളായിട്ടാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് എം എ മലയാളം പഠനത്തിന്റെ പൊതു ഉദ്ദേശ്യങ്ങളും ഫലങ്ങളും 1. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും കാലം, ചരിത്രം, ദേശം, പ്രവണതകൾ, പ്രസ്ഥാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അറിവു നേടുന്നു. കേട്ടും വായിച്ചും അനായാസം ആശയധാരണ നേടുന്നു. ഔപചാരികവും അനൗപചാരികവുമായ സന്ദർഭങ്ങളിൽ ഭാഷ ശക്തമായി ഉപയോഗിക്കുന്നു. ശക്തമായും ഫലപ്രദമായും സർഗാത്മകമായും ഭാഷയിൽ എഴുതി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിൽ തനതായ ശൈലി വികസിപ്പിക്കുന്നു. 2. മലയാള സാഹിത്യത്തിലും ഭാഷയിലും ഉള്ള അറിവിനെ ബഹുവൈജ്ഞാനിക (Multi Disciplinary) മായും അന്തർവൈജ്ഞാനിക (Inter Disciplinary) മായും നോക്കിക്കാണുന്നതിനും സ്വായ മാക്കുന്നതിനും കഴിയുന്നു. വിവിധ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പഠിതാക്കൾക്ക് അവരുടെ ജ്ഞാനത്തെ മാതൃഭാഷയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നു. അങ്ങനെ സർഗാത്മകരചനകളിൽ ഏർപെടുന്നതിനും രചനകളിലെ സർഗാത്മകത തിരിച്ചറിയുന്നതിനും കഴിയുന്നു. 3. വിജ്ഞാനത്തിന്റെ സ്വാംശീകരണം, സംരക്ഷണം, വിതരണം, വിമർശനം, നവീകരണം എന്നിവ ഫലപ്രദമായി നിർവഹിക്കുന്നതിന് പഠിതാവിന് സാധ്യമാകുന്നു. 4. ഇന്ത്യൻ സാഹിത്യത്തെയും ലോകസാഹിത്യത്തെയും സാമാന്യമായി പരിചയപ്പെടുന്നു. സാഹിത്യസൃഷ്ടികളെ വിശകലനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും കഴിയുന്നു. 5. ഭാഷാപരവും സാഹിതീയവുമായ വ്യവഹാരങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നതിന് പ്രാപ്തരാകുന്നു. 6. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെ വിശകലനം ചെയ്യുന്നതിന് ആവശ്യമായ സംസ്കാരിക പഠനത്തിന്റെ രീതിശാസ്ത്രവും സിദ്ധാന്തവും സാമാന്യമായി പരിചയപ്പെടുന്നു. 7. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള ധാരണ നേടുന്നു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിവിധ കാലങ്ങളിൽ സംഭവിച്ച പരിണാമങ്ങളെയും വളർച്ചയെയും സാംസ്കാരികമായ കാഴ്ചപ്പാടിലൂടെ ഉൾക്കൊള്ളുന്നു. കേരളത്തിന്റെ സാംസ്കാരികവ്യതിരിക്തതകളെ തിരിച്ചറിയുന്നതിനും അഭിലഷണീയമായ രീതിയിൽ അവയെ പുനർനിർമ്മിക്കുന്നതിനുമുള്ള ശേഷി കൈവരിക്കുന്നു. 8. വിവിധ സൗന്ദര്യശാസ്ത്രസമീപനങ്ങളെ പരിചയപ്പെടുകയും പാശ്ചാത്യ പൗരസ്ത്യ സാഹിത്യദർശനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു 9. കേരളീയ കലാരൂപങ്ങളെ പഠിക്കുകയും അവയുടെ സാംസ്കാരിക പ്രാധാന്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു. 10. മലയാളഭാഷയുടെ വ്യാകരണനിയമങ്ങൾ മനസ്സിലാക്കുകയും ഭാഷാപ്രയോഗങ്ങളിൽ അവ പാലിക്കുന്നതിന് കഴിവു നേടുകയും ചെയ്യുന്നു. 11. ആധുനിക ഭാഷാശാസ്ത്രത്തിന്റെ സാമാന്യസങ്കല്പങ്ങളെ സംബന്ധിച്ച് ധാരണ നേടുന്നു. 12. മലയാളസാഹിത്യവിമർശനത്തിന്റെ ചരിത്രവും വേറിട്ടവഴികളും വിമർശനാത്മകമായി വിലയിരുത്തുന്നു. 13. ഗദ്യസാഹിത്യത്തിന്റെ വഴികളും രൂപവൈവിധ്യങ്ങളും സംബന്ധിച്ച് ധാരണ നേടുന്നു. ഉചിതമായ രീതിയിൽ ഗദ്യരചനകൾ നടത്തുന്നു. 14 ദൃശ്യ, ശ്രാവ്യ, അച്ചടി – മാധ്യമങ്ങളിലൂടെയുള്ള ഭാഷാവ്യവഹാരങ്ങളിൽ ധാരണ നേടുകയും അവയിൽ സർഗാത്മകമായ ആവിഷ്കാരങ്ങൾ നടത്തുകയും ചെയ്യുന്നു. 15. കേരളീയ കലകളുടെ രൂപപ്പെടൽ, വികാസം, എന്നിവയുടെ ചരിത്രം പ്രത്യയശാസ്ത്ര പരിസരങ്ങളെക്കുറിച്ച് ധാരണ വികസിക്കുന്നു. 16. സ്ത്രീയവസ്ഥകൾ, സ്ത്രീമുന്നേറ്റങ്ങൾ, ചരിത്രഘട്ടങ്ങൾ, സൈദ്ധാന്തിക പരിസരം, ലിംഗപദവി, ലൈംഗികാഭിമുഖ്യം, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവ സംബന്ധിച്ച് ധാരണനേടുന്നു. 17. ദളിത് ഭാഷാസാഹിത്യ പാരമ്പര്യത്തിന്റെ സാംസ്കാരിക പ്രാധാന്യം ഉൾക്കൊള്ളുന്നു. 18. വിവർത്തനത്തിന്റെ സാദ്ധ്യത. പ്രസക്തി, സർഗാത്മകത, സിദ്ധാന്തം എന്നിവയെ സംബന്ധിച്ച ധാരണ നേടുന്നു. ഇതര ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽനിന്ന് ഇതര ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിനുള്ള പ്രാപ്തി നേടുന്നു 19. ഭാഷാസാങ്കേതികതയിൽ പരിജ്ഞാനം നേടുന്നു. കമ്പ്യൂട്ടിംഗ്, വെബ് ഡിസൈനിംഗ്, പത്രം, ബ്ലോഗ് എന്നിവ മാതൃഭാഷയിൽ ആവിഷ്കരിക്കാനുള്ള കഴിവ് നേടുന്നതിനും അങ്ങനെ ഭാഷാപോഷണത്തിൽ ഏർപ്പെടുന്നതിനും സാധ്യമാകുന്നു. 20. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈദ്ധാന്തികവും പ്രായോഗികവുമായ ഭാഷാനൈപുണികൾ വികസിപ്പിക്കുന്നു. 21. ഗവേഷണാഭിരുചി വികസിക്കുകയും ഭാഷ സംസ്കാരം സാഹിത്യം എന്നീ വിഷയമേഖലകളിൽ ശാസ്ത്രീയമായ ഗവേഷണം നടത്താനുള്ള പ്രാഥമിക പരിശീലവും രീതിശാസ്ത്ര പരിജ്ഞാനവും പ്രായോഗിക പരിചയവും നേടുന്നു.
ഹജ്ജിന് പുറപ്പെടുന്നവർ അളവറ്റ ദയാപരനായ അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ച് വിരുന്നിന് പോകുന്നവരാണ്. “ദുയൂഫുർറ മാൻ’ എന്നുപറയും അറബിയിൽ. നേരത്തെ അവർ അളവറ്റ ദയാ പരന്റെ ദാസന്മാരായിരുന്നു ഇബാദുർറഹ്മാൻ. ഇപ്പോൾ അവന്റെ അതിഥികൾ കൂടിയാണ്. എപ്പോഴാണ് അവനവരെ വിരുന്നിനു വിളിച്ചത്? അല്ലാഹു ഇബ്റാഹീം നബി(അ)യോട് നിർദേശിച്ചു: “ഹജ്ജ് ചെയ്യാൻ ജനങ്ങളിൽ പൊതു വിളംബരം ചെയ്യുക. ദൂരദിക്കുകളിൽനിന്നൊക്കെയും കാൽനടക്കാരായും ഒട്ടകങ്ങളിൽ സവാരിചെയ്തും അവർ താങ്കളുടെ അടുക്കൽ എത്തിച്ചേരുന്നതാകുന്നു” (ഖുർ ആൻ: 22:27). അദ്ദേഹം ചോദിച്ചു: “ഞാൻ എങ്ങനെയാണ് ആളുകളെ അഖിലം വിളികേൾപ്പിക്കുക?” (ഇന്നത്തെപ്പോലെ വാർത്താവിനിമയസൗകര്യങ്ങളുള്ള കാലമല്ലല്ലോ). അല്ലാഹു പറഞ്ഞു: “നീ വിളിക്കുക, വിളംബരം ചെയ്യുക; ഞാനാണ് വിളിക്കുന്നത് ഞാൻ കേൾപ്പിച്ചുകൊള്ളും. ഇന്ന് ആർക്കെങ്കിലും ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ഹജ്ജിന് പോകണമെന്ന് കലശലായ മോഹമുണ്ടാകുകയും തിരുമാനമെടുക്കുകയും ചെയ്യുന്നുവെങ്കിൽ അത് അല്ലാഹുവിന്റെയും ഇബ്റാഹിമിന്റെയും ആ വിളി തന്റെ ഉൾവിളിയായി കേൾക്കുമ്പോഴാണെന്ന് അറിവുള്ള ആളുകൾ പറഞ്ഞിട്ടുണ്ട്. അതിഥികൾ രണ്ടു തരമുണ്ട്. നാം വിളിച്ചുവരുത്തുന്നവരും വിളിക്കാതെ വരുന്നവരും. പ്രത്യേകം വിളിക്കേണ്ടതില്ലാത്തവരെപ്പോലും വിളിച്ചുവരുത്തുമ്പോൾ അതിന് ആദരണീയത കൂടുമല്ലോ. അതിനാൽ അല്ലാഹു വിളിച്ചുവരുത്തുന്ന ആദരണീയരായ അതിഥികളാണ് ഹാജിമാർ. നാമൊരു വിവാഹാഘോഷത്തിൽ സംബന്ധിക്കുന്ന വേഷത്തിലും ഭൂഷയിലും ഭാവത്തിലുമല്ല ഒരു മരണവീട്ടിൽ സാന്ത്വനത്തിനും പ്രാർഥനക്കും പോകുന്നത്. ഒരു യാത്ര പോകേണ്ടിവരുമ്പോൾ തയാറെടുക്കുന്നത് കാസർകോട്ടേക്കും കശ്മീരിലേക്കും ഒരുപോലെയാവില്ല. അതുപോലെത്തന്നെ സുഊദി അറേബ്യയിലെ മക്കയിലേക്ക് ഹജ്ജ് എന്നൊരു പുണ്യകർമത്തിന് അതും സാക്ഷാൽ “അല്ലാഹുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അതിന്നനിവാര്യമായ അതിന്റേതായ മുന്നൊരുക്കങ്ങൾ ചേയ്യേണ്ടതാണ്. അതിനാൽ സ്ഥലകാല ബോധത്തോടു കൂടിയതും സർവോപരി ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് നീതിപുലർത്തുന്നതുമായ ചില ഒരുക്കങ്ങൾ ഏവരും ചെയ്യേണ്ടതുണ്ട്. എന്തൊക്കെ മുന്നൊരുക്കങ്ങളാണ്, തയാറെടുപ്പുകളാണ് ഒരു ഹജ്ജ് തീർഥാടകൻ എടുത്തിരിക്കേണ്ടത്? അതു പറയുന്നതിനു മുമ്പൊരു കാര്യം: ഹജ്ജ് എന്നല്ല, ഒരാരാധനയും നിർവഹിക്കുന്നത് ഒരു നിർബന്ധ ബാധ്യത നിർവഹിക്കുന്നു, ഒരു കടമ കഴിക്കുന്നു എന്ന നിലക്കായിരിക്കരുത്. കാരണം നിർബന്ധമോ ഐഛികമോ ആയ ആരാധനാകർമങ്ങൾ മാത്രമല്ല, ഒരു സത്യവിശ്വാസിയുടെ മനസാ വാചാ കർമണായുള്ള ഏതു ചലനവും അല്ലാഹുവിന്റെ പ്രീതിയും പരലോകമോക്ഷവും ലക്ഷ്യം വെച്ചിട്ടുള്ളതാവും. അല്ലാഹുവിന് തൃപ്തികരമാവുക എന്നതിലപ്പുറം മറ്റൊന്നുമില്ല. കാരണം അവനിൽ വിശ്വസിക്കുന്നവർ സർവോപരി അവനെ അളവറ്റ് സ്നേഹിക്കുന്നവരായിരിക്കും (2:165). നാം ഒരാളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് അയാൾക്ക് ഹിതകരമായത് ചെയ്തുകൊടുത്തും സന്തോഷകരമായത് സമ്മാനിച്ചുമായിരിക്കുമല്ലോ. അത്തരത്തി ലുള്ള സ്നേഹപ്രകടനങ്ങളാണ് ആരാധനാനുഷ്ഠാനങ്ങൾ. മനുഷ്യന്റെ എന്തെല്ലാം ചെയ്തികളും എന്തെല്ലാം സമ്മാനങ്ങളുമാണ് അല്ലാഹുവിന് ഇഷ്ടമെന്ന് അവൻ തന്നെ അറിയിച്ചുതന്നിട്ടുള്ളതാണ്; അന്ത്യപ്രവാചകൻ കാണിച്ചുതന്നിട്ടുള്ളതുമാണ്. സർവോപരി അല്ലാഹുവിനെ അളവറ്റ് സ്നേഹിക്കുന്നുവെങ്കിൽ അന്ത്യപ്രവാചകനെ അനുധാവനം ചെയ്യണം. അനുസരണം എന്ന മിനിമം പരിപാടിയേക്കാൾ ആഴമുള്ളതും വൈകാരികവുമാണ് അനുധാവനം. അല്ലാഹുവിന്റെ സ്നേഹം തിരിച്ചുകിട്ടാനും വേറെ വഴിയൊന്നുമില്ല. അതിനാൽ കാമുകിയെ തേടിയുള്ള കാമുകന്റെയും കാമുകനെ തേടിയുള്ള കാമുകിയുടെയും യാത്രപോലെ സ്നേഹോഷ്മളമായ ഒന്നാണ് ഹജ്ജ് യാത്ര. ഖിബ് ല (കഅ്ബ)യെ കണ്ടുമുട്ടുന്നപാടെ ഒരു ഖുബ് ല (ചുംബനം) കൊടുക്കാൻ തോന്നുന്നതും അതുകൊണ്ടാണ്. അല്ലാഹുവിന്റെ ആത്മമിത്രങ്ങൾ (ഖലീലുല്ലാഹ്) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രണ്ടേ രണ്ടു പേർ ഇബ്റാഹീം നബി(അ)യും മുഹമ്മദ് നബി(സ)യുമാണ് ഹജ്ജ് പഠിപ്പിച്ചിട്ടുള്ളത്. (ഞങ്ങളുടെ ആരാധനാകർമങ്ങൾ ഞങ്ങൾക്കു നീ കാണിച്ചുതരേണമേ -2:128) എന്ന് ഇബ്റാഹീം നബി (അ) അല്ലാഹു വിനോട് ചോദിച്ചു മനസ്സിലാക്കിയതും (നിങ്ങളുടെ ആരാധനാകർമങ്ങൾ എന്നിൽനിന്ന് കൈപ്പറ്റുക) എന്നുപറഞ്ഞ് മുഹമ്മദ് നബി (സ) നമുക്ക് കൈമാറിത്തന്നിട്ടുള്ളതുമാണ് ഹജ്ജ്കാര്യങ്ങൾ. ഹജ്ജ് യാത്രക്കായി ഒരാൾ മുൻകൂട്ടി ഇറങ്ങുന്നതോടെത്തന്നെ അയാൾ ഒരർഥത്തിൽ ഹജ്ജിൽ പ്രവേശിച്ചുകഴിയുന്നു. അതുകൊണ്ടാണ് ഹജ്ജിനൊരുങ്ങിയ ഒരാൾ ഹജ്ജിനു മുമ്പ് മരിച്ചാലും അയാൾക്ക് ഹജ്ജ് ചെയ്തതിന്റെ പ്രതിഫലം ലഭിക്കുന്നത്. ഹിജ്റാബ്ദം 12-ാം മാസം ദുൽഹജ്ജ് 8 മുതൽ 13 വരെയുള്ള അഞ്ചാറു ദിവസങ്ങളിലെ ചടങ്ങുകളും ചിട്ടകളും മാത്രമല്ല ഹജ്ജ് ഇനി പറയാൻ പോകുന്ന തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും കുടി ഹജ്ജിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ അവ മർമപ്രധാനമാണെന്നും നന്നായി മനസ്സിലാക്കുക. ഈ മനസ്സിലാക്കൽ തന്നെയാണ് ഹജ്ജിലേക്കുള്ള ഒന്നാമത്തെ ചുവടുവെപ്പ്. ഹജ്ജ് യാത്രക്കുള്ള തയാറെടുപ്പിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന്റെ മുമ്പ് തദ്സംബന്ധമായി ഖുർആനിൽ വന്ന ഒരു പൊതു പരാമർശമിതാ- وتزودوا فإن خير الزاد التقوى واتفون يتأولي الألبشب (ഹജ്ജ് യാത്രക്കുള്ള പാഥേയങ്ങൾ വഹിച്ചുകൊള്ളുക. എന്നാൽ സർവോത്കൃഷ്ടമായ പാഥേയം ദൈവഭക്തിയത്. ഓ ബുദ്ധിമാന്മാരേ, നിങ്ങൾ എന്നോട് ഭക്തിയുള്ളവരായിരിക്കുവിൻ – 2:197). “നിങ്ങൾ പാഥേയം കരുതുക, യാത്ര ദൈർഘ്യമേറിയതാണ്. നിങ്ങൾ ഭാരങ്ങൾ കുറക്കുകയും ചെയ്യുക’ എന്ന് നബി(സ)യും പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത് “നിങ്ങൾ അൽപം പരുക്കൻ ജീവിതം ശീലിച്ചുവെക്കുക’ എന്നായിരുന്നു. ഖബറിൽ കിടക്കാനും മഹ്ശറിൽ ദാഹിച്ചുവലയാനും ചൂടുകൊണ്ട് പൊരിയാനും ഉള്ളതല്ലേ! അബൂദർറുൽ ഗിഫാരിയോട് അദ്ദേഹം ചോദിച്ചു: “നീ ഒരു യാത്ര ഉദ്ദേശിച്ചാൽ അതിന് തയാറെടുക്കുകയില്ലേ?” “അതേ എന്നുപറഞ്ഞപ്പോൾ അവിടുന്ന് വീണ്ടും ചോദിച്ചു: “അന്ത്യദിന വഴി ക്കുള്ള യാത്രക്കോ? അന്നേക്ക് നിനക്ക് ഉപകാരപ്പെടുന്ന ചിലത് പറഞ്ഞുതരട്ടെയോ?” അബൂദർറ് (റ): “അല്ലാഹുവിന്റെ ദൂതരേ, അതേ. പ്രവാചകൻ തുടർന്നു: ” – കൊടുംചൂടുള്ള ഒരു ദിവസം ഒരു നോമ്പ് നോൽക്കുക; ഉയിർത്തെഴുന്നേൽപുനാളിനുവേണ്ടി. – രാത്രിയിൽ ഇരുട്ടത്ത് 2 റക്അത്ത് നമസ്കരിക്കുക; ഖബറിലെ ഏകാന്തതക്കുവേണ്ടി. – ഒരു ഹജ്ജ് ചെയ്യുക; മഹാകാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി. – ഒരഗതിക്ക് ധർമം ചെയ്യുക. – നല്ലത് പറയുകയോ തിന്മ പറയാതിരിക്കുകയോ ചെയ്യുക. പാഥേയം എന്നുപറഞ്ഞാൽ പോയിവരുന്നതുവരേക്കുള്ള ഭക്ഷണം, വസ്ത്രം, വാഹനം, താമസം എല്ലാം ഉൾപ്പെടും. ദേശീയവും അന്തർദേശീയവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. ഇതൊന്നും സാധിക്കാത്തവർക്ക് ഹജ്ജ് നിർബന്ധമില്ല. എന്നുമാത്രമല്ല, ആത്മപീഡനവും ഭിക്ഷാടനവും കർശനമായി നിരോധിക്കപ്പെടുകകൂടി ചെയ്തിരിക്കുന്നു. എന്നാൽ മേൽപറഞ്ഞ പാഥേയം ഒരുക്കിയതുകൊണ്ടു മാത്രമായില്ല. ത​ഗ് വകൂടി ഉണ്ടായിരിക്കണം. യഥാർഥവും ഏറ്റവും ഉത്തമവുമായ പ്രസ്തുത പാഥേയവും ഇവിടെനിന്നുതന്നെ കൊണ്ടുപോയിരിക്കണം. അതിനാവശ്യമായ ചില വിശദാംശങ്ങളിതാ. – ഹജ്ജിന് പോകണമെന്ന് ഉൾവിളിയുണ്ടായാൽ അന്തിമതീരുമാനം എടുക്കുന്നതിനുമുമ്പ് നല്ലൊരു തീരുമാനം എടുക്കുന്നതിനും എടുക്കുന്ന തീരുമാനം നല്ലതിനാകുന്നതിനും വേണ്ടി പ്രത്യേകം പ്രാർഥിക്കണം. പ്രാർഥനക്ക് കൂടുതൽ സ്വീകാര്യതയുള്ള ഏതെങ്കിലുമൊരു സമയത്ത് സാധാരണ രീതിയിലുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിച്ച് താഴെ കാണിച്ചവിധം പ്രാർഥിക്കുക: “അല്ലാഹുവേ! നിന്റെ അറിവിനെ മുൻനിർത്തി നിന്നോട് ഞാൻ നന്മതേടുന്നു. നിന്റെ കഴിവിനെ മുൻനിർത്തി നിന്നോട് ഞാൻ കഴിവ് തേടുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽനിന്ന് നിന്നോട് ഞാൻ ചോദിക്കുന്നു. നിനക്ക് കഴിവുണ്ട്, എനിക്ക് കഴിവില്ല. നീ അറിയുന്നു, ഞാൻ അറിയുന്നില്ല. അദൃശ്യങ്ങളെല്ലാം അറിയുന്നവൻ നീയാണല്ലോ. അല്ലാഹുവേ! ഈ കാര്യം (ഏതു കാര്യമെന്ന് ഇവിടെ വ്യക്തമാക്കുക) എന്റെ ദീനീജീവിതത്തിലും എന്റെ ഭൗതി കജീവിതത്തിലും എന്റെ അന്തിമപരിണാമത്തിലും അഥവാ എന്റെ താൽക്കാലിക ജീവിതത്തിലും ഭാവി ജീവിതത്തിലും എനിക്ക് ഗുണ കരമാണ് എന്നാണ് നിന്റെ അറിവെങ്കിൽ അത് നീയെനിക്ക് സാധ്യ മാക്കേണമേ. എനിക്കത് എളുപ്പമാക്കിത്തരേണമേ. ഇനി ഈ കാര്യം എന്റെ ദീനീജീവിതത്തിലും ഭൗതികജീവിതത്തിലും എന്റെ അവസാനപരിണാമത്തിലും എന്റെ താൽക്കാലികജീവിതത്തിലും ദോഷ കരമാണെന്നാണ് നിന്റെ അറിവെങ്കിൽ എന്നെ അതിൽ നിന്നും അതിനെ എന്നിൽ നിന്നും തിരിച്ചുകളയേണമേ. നന്മ എവിടെയാണെങ്കിലും അതെനിക്ക് വിധിക്കേണമേ. അതിലെനിക്ക് സംതൃപ്തി നൽകേണമേ” (ബുഖാരി). ഇതിന് നന്മ തേടിയുള്ള നമസ്കാരം (സ്വലാത്തുൽ ഇസ്തിഖാറ) എന്നുപറയുന്നു. ഹജ്ജിന് മാത്രമല്ല, മറ്റേതു നല്ലകാര്യത്തിന് ഇറങ്ങുമ്പോഴും ഇങ്ങനെ ചെയ്യുന്നത് പ്രവാ ചകചര്യയിൽപെട്ടതാകുന്നു. പ്രാർഥനക്കുശേഷം ഒരുറച്ച തീരുമാന മെടുക്കുകയും അതിൽ അടിയുറച്ചുനിൽക്കുകയും ചെയ്യുക. – അടുത്തതായി വേണ്ടത് പശ്ചാത്താപ(തൗബ)മാകുന്നു. നാളിതുവരേക്കുമുള്ള ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ളതും സംഭവിച്ചുപോയിട്ടുള്ളതുമായ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളൊക്കെയും എന്നെന്നേക്കുമായി വിട്ടു പൊറുത്ത് മാപ്പാക്കിത്തരാൻ അല്ലാഹുവിനോട് കരഞ്ഞുയാചിക്കുക. അല്ലാഹുവിനെക്കുറിച്ച് അകമഴിഞ്ഞ പ്രതീക്ഷയോടും അങ്ങേയറ്റത്തെ ശുഭാപ്തിയോടും കൂടിയായിരിക്കണം ഇത് ചെയ്യുന്നത്. മേലിൽ അവയൊന്നും ആവർത്തിക്കുകയില്ലെന്ന് സുദൃഢമായി അവനോട് പ്രതിജ്ഞ ചെയ്യുക. ഇതുകൊണ്ട് മാത്രമായില്ല; കുടുംബത്തിലും ബന്ധത്തിലും നാട്ടിലും മറുനാട്ടിലുമായി സ്ഥിരമായോ വല്ലപ്പോഴുമോ ബന്ധപ്പെടേണ്ടിവന്നിട്ടുള്ളവരിൽ ആരോടെങ്കിലും അഹിതകരമായി പെരുമാറിയിട്ടുണ്ടെങ്കിൽ, ബന്ധങ്ങൾ അസുഖകര മാണെങ്കിൽ സ്വയം തെറ്റുകാരനല്ലെങ്കിൽ പോലും എല്ലാം മറ ക്കാനും പൊറുക്കാനും ആവശ്യപ്പെടുകയും അവർക്കങ്ങോട്ട് പൊറുത്തുകൊടുക്കുകയും അവർക്കുവേണ്ടി കൂടി പ്രാർഥിക്കു കയും വേണം. ആത്മാർഥമായും ‘ആത്മാഭിമാനം’ അടിയറവെച്ചും വേണം ഇതുചെയ്യാൻ. നേരിൽ കാണാൻ കഴിയാത്തവർ ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. എന്നാൽ ഇവ്വിഷയകമായി ഏറ്റവും ഗുരുതരമായിട്ടുള്ളത് സാമ്പത്തിക ഇടപാടുകളാണ്. കൊടുക്കാനുള്ള കടങ്ങൾ കൊടുത്തുവീട്ടുകയും അവധിയുള്ളവർക്ക് കടം തന്നവരുമായി വ്യവസ്ഥയുണ്ടാക്കി സമ്മതം വാങ്ങുകയും വേണം. കിട്ടാനുള്ളവയിൽ പ്രയാസപ്പെടുന്നവർക്ക് പരമാവധി വിട്ടുവീഴ്ച ചെയ്യുകയും ബാക്കിയുള്ളവ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക. ചുരുക്കത്തിൽ അല്ലാഹുവിന്റെ അവകാശങ്ങളും (ഹുഖൂഖുല്ലാഹ്) അവന്റെ ദാസന്മാരുടെ അവകാശങ്ങളും (ഹുഖൂഖുൽ ഇബാദ്) പൂർത്തിയാക്കി, വൃത്തിയാക്കി വെച്ചിരിക്കണം. സൂക്ഷിപ്പുമുതലുകൾ തിരിച്ചേൽപിക്കണം. സംഘടനകളും സ്ഥാപനവുമായി ബന്ധപ്പെട്ട ചുമതലകളും നിയമാനുസൃതം കൈമാറിയിരിക്കണം. – വസ്വിയ്യത്ത് മുറപ്രകാരം എഴുതിവെക്കണം. – യാത്ര പുറപ്പെട്ട് തിരിച്ചുവരുന്നതുവരേക്കും താൻ ചെലവിനു കൊടുക്കാൻ ബാധ്യതപ്പെട്ടവരുടെ ചെലവുകൾക്ക് അത്യാവശ്യമായ ഏർപ്പാടുകൾ ചെയ്തുവെക്കണം. തന്റെ ശാരീരികമായ അസാന്നിധ്യം കാരണം അവർ അവ്വിഷയകമായി വിഷമിക്കാൻ ഇടവരുത്തരുത്. – മാതാപിതാക്കൾ, അവരുടെ സുഹൃത്തുക്കൾ, ഗുരുനാഥന്മാർ, കാരണവന്മാർ, ഗുരുത്വം വാങ്ങിയിരിക്കേണ്ട മറ്റുള്ളവർ എന്നി വരെയെല്ലാം സന്തോഷിപ്പിക്കണം. മാതാവിനും പിതാവിനും മകൻ ഹജ്ജിനു പോകുന്നത് ആദ്യത്തെ നിർബന്ധ ഹജ്ജിനല്ലെങ്കിൽ ആവശ്യമാണെങ്കിൽ തടയാവുന്നതാണ്. നിർബന്ധ ഹജ്ജ് തട യാൻ പറ്റുകയില്ല. എന്നാൽ തിരിച്ചുവരുന്നതുവരേക്കുള്ള അവരുടെ സംരക്ഷണത്തിന് ഏർപ്പാട് ചെയ്തിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. – ഭാര്യക്ക് ഹജ്ജിനു പോകാൻ ഭർത്താവിന്റെ സമ്മതം വേണം. രണ്ടുപേരും കഴിവതും ഒന്നിച്ചുപോകുന്നതാണ് കൂടുതൽ അഭികാമ്യം. ഭാര്യ ഹജ്ജിനു പോകുന്നത് ആദ്യത്തെ നിർബന്ധ ഹജ്ജിനല്ലെങ്കിൽ ഭർത്താവിന് ആവശ്യമെങ്കിൽ തടയാവുന്നതാണ്. ഭാര്യ ഹജ്ജിനു പോകുമ്പോൾ യുദ്ധത്തിനു പോകാനൊരുങ്ങിയ ഭർത്താവിനോട് യുദ്ധം വിട്ട് ഭാര്യയുടെ കൂടെപ്പോകാൻ തിരുമേനി (സ) നിർദേശിച്ചതും സ്മരണീയമാണ്. – പാഥേയം അല്ലാഹു അനുവദിച്ചിട്ടില്ലാത്തതോ മറ്റു നിലക്ക് നിയമവിരുദ്ധമായതോ ആയ വഴിക്ക് കൈവന്നതാവരുത്. അവ അല്ലാഹു സ്വീകരിക്കുകയില്ല. അയാൾ സഞ്ചരിച്ച വാഹന’ത്തിന് ഒരുപക്ഷേ, ഹജ്ജ് കിട്ടി എന്നുവരുമെന്ന് പാടിയിട്ടുണ്ട് ഒരു കവി. – നല്ലൊരു കൂട്ടുകാരനെ കണ്ടെത്തണം. അതൊക്കെ സ്വൈരക്കേടാണ്, “വണ്ടിക്കും വലക്കുമൊന്നും പോകേണ്ട’ എന്ന ചിന്താ ഗതി തെറ്റാണ്. ഒന്നോ കൂടുതലോ കൂട്ടുകാരുമായി ഇടപഴകി അവരെ സഹിച്ചും സേവിച്ചും ചെയ്യുന്ന ഹജ്ജ് കൂടുതൽ പ്രതിഫലമുള്ളതാണ്. മറ്റേതിനെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. – ഹജ്ജിന് പുറപ്പെടുമ്പോൾ സാധ്യതയും സൗകര്യവുമനുസരിച്ച് എല്ലാവരോടും യാത്ര പറയണം. അവർക്കുവേണ്ടി പ്രാർഥിക്കുകയും അവർ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുകയും വേണം. – വീട്ടിൽ നിന്ന് പുറപ്പെടുന്നത് വ്യാഴാഴ്ച ദിവസം കാലത്താകുന്നത് സാധ്യമാണെങ്കിൽ ഉത്തമമാണ്; നിർബന്ധമുള്ളതല്ല. വ്യാഴാഴ്ച സാധ്യമല്ലെങ്കിൽ തിങ്കളാഴ്ചയാണ് കൂടുതൽ ഉത്തമം. മറ്റു ദിവസങ്ങളിലൊന്നും പുറപ്പെടാൻ പാടില്ല എന്നല്ല പറയുന്നത്. – ഇറങ്ങുന്നതിനു മുമ്പ് രണ്ടു റക്അത്ത് സാധാരണ സുന്നത്ത് നമസ്കരിക്കുക. – യാത്രാമര്യാദകൾ പാലിക്കണം. യാത്രയിലുടനീളം വിനയത്തോടും സൗഹാർദത്തോടും കൂടിവേണം പെരുമാറാൻ. നല്ലതേ പറയാവൂ, നല്ലതേ ചെയ്യാവൂ. സഹയാത്രികരിൽനിന്നുള്ള ബുദ്ധിമു ട്ടുകൾ സഹിക്കുകയും അവർക്കങ്ങോട്ട് സാധ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും വേണം. ഒരാളുടെ മാന്യതയും സംസ്കാരവും അളക്കാനും കണക്കാക്കാനും ഏറ്റവും മികച്ച മൂന്നാമത്തെ മാർഗമാണ് ഒരുമിച്ചുള്ള യാത്ര. അയൽവാസവും പണമിടപാടു മാണ് മറ്റു രണ്ടെണ്ണം. ഒന്നിച്ചുപോയവർ രണ്ടിച്ചു വരരുത്. രണ്ടിച്ചു പോയവർ പോലും ഒന്നിച്ചു വരുന്നതാണ് ഹജ്ജ്. – പരസ്പരം സ്നേഹാദരവുകളുള്ള ഒരു കൂട്ടം ഹജ്ജിന് പുറപ്പെട്ടാൽ ഇബ് ലീസും തന്റെ മക്കളുടെ ഒരു കൂട്ടത്തെ അവരോടൊപ്പം വിടുമെന്ന് പറഞ്ഞിട്ടുള്ളത് ഓർമയുണ്ടായിരിക്കണം. അവർക്ക് മുതലെടുക്കാൻ അവസരം നൽകാതിരിക്കുന്നതിനു വേണ്ടി രണ്ടുപേർക്ക് ഒരുപോലെ ആവശ്യമായ സാധനങ്ങൾ വെവ്വേറെ കരുതണമെന്നും ഷെയർ ചെയ്യാവുന്ന സാധനങ്ങൾ പോലും വെവ്വേറെ ഉണ്ടായിരിക്കണമെന്നും പണ്ഡിതന്മാർ നിർദേശി ച്ചിട്ടുണ്ട്. – സഹയാത്രികരെയും കണ്ടുമുട്ടുന്ന അഗതികളെയും പണമോ പാഥേയമോ നൽകി സഹായിക്കണമെന്നും അതിനായി തന്നെ അവരണ്ടും കൂടുതൽ കരുതുന്നത് അഭികാമ്യമാണെന്നും ഇമാമുമാർ നിർദേശിച്ചിട്ടുണ്ട്. ഹജ്ജുൻ മബ്റൂർ (പുണ്യകരമായ ഹജ്ജ്) എന്നതിലെ ബിർറ് എന്താണ് എന്ന ചോദ്യത്തിന് ഭക്ഷണം കഴിപ്പിക്കലും നല്ല വർത്തമാനം പറയലും എന്നാണല്ലോ പ്രവാചകൻ (സ) തന്നെ വിശദീകരിച്ചിട്ടുള്ളത്. ആഇശ (റ) ഉംറക്ക് പോകുമ്പോൾ നബി (സ) പറയുകയുണ്ടായി “നീ ശാരീരികമായി ക്ലേശിക്കുന്നതിനും മറ്റുള്ളവർക്കായി ചെലവഴിക്കുന്നതിനുമനുസരിച്ചാണ് നിനക്ക് പ്രതിഫലം ലഭിക്കുക” (ഹാകിം).
യുദ്ധഭൂമിയിലേക്ക് പോയ നവവരനെ ഒരു നോക്കു കാണുകയെങ്കിലും ചെയ്താല്‍ മതിയെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവള്‍ക്ക്. വിദൂരത്തെ ഏതോ കാണാഭൂമിയില്‍ നിന്ന് അയാളുടെ അച്ഛനും അമ്മയ്ക്കും വന്നെത്തുന്ന മണിയോര്‍ഡര്‍ കാശൊന്നുമായിരുന്നില്ല അവള്‍ക്കു വലുത്. പുടവകൊടുത്ത് വീട്ടില്‍ കൊണ്ടാക്കി അധികമാവും മുമ്പേ പട്ടാളത്തില്‍ ചേര്‍ന്ന് വള്ളംകയറിയതാണ് പ്രിയതമന്‍. എവിടെയെന്നോ എങ്ങനെയെന്നോ അറിയില്ലെങ്കിലും ഇടയ്ക്കുവരുന്ന ഒരു ലക്കോട്ടോ കാര്‍ഡോ എങ്കിലും മതിയായിരുന്നു മനസമാധാനത്തിന്. എന്നാല്‍ യുദ്ധം തുടങ്ങിയെന്നറിഞ്ഞതോടെ ആധിയായതുകൊണ്ടാണ് ഇരുപ്പുറയ്ക്കാതെ അവള്‍ പോസ്റ്റ്മാന്‍ അമ്മാവനെ കാണാനെത്തിയത്. ഭര്‍ത്താവിനെ ഒരു നോക്കു കാണാനായെങ്കില്‍ മതിയായിരുന്നു അവള്‍ക്ക്. പക്ഷേ എങ്ങനെ? ജീവിച്ചിരിപ്പുണ്ടാവുമോ അയാള്‍? അല്ലെങ്കില്‍ എവിടെയായിരിക്കും അയാളപ്പോള്‍? കൗമാരം മാറാത്ത അവളുടെ നിഷ്‌കളങ്കമായ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാനേ സാധിക്കുന്നുള്ളൂ, എക്‌സ് മിലിട്ടറിക്കാരനായ ആ പാവം പോസ്റ്റ്മാന്. ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ് സ്വാധീനം നഷ്ടപ്പെട്ട തന്റെ വലതുകാല്‍ ഏന്തിപ്പിടിച്ച് ക്രച്ചസില്‍ കൈതാങ്ങി അയാള്‍ അവളോടു പറയുന്നു: ഈ ആകാശത്തേക്കു നോക്കിയാല്‍ ഇതിന്റെ ഏതോ അറ്റത്തുണ്ടാവാം അവളുടെ ഭര്‍ത്താവ്. യുദ്ധഭൂമിയിലെ ട്രഞ്ചുകളില്‍ ഒറ്റപ്പെട്ടോ കൂട്ടായോ ചിലപ്പോള്‍ ആകാശം നോക്കി കിടക്കുകയായിരിക്കാമയാള്‍. അതല്ലാതെ ഒരു പട്ടാളക്കാരനും യുദ്ധകാലത്ത് എവിടെയാണെന്നോ എന്താണെന്നോ അറിയാന്‍ ഒരു മാര്‍ഗവുമില്ലല്ലോ! പിന്നീട്, കായല്‍ക്കടവിലേക്കു നടക്കുന്നതിനിടെ, കുളിക്കും കളിക്കുമിടെ ഒരു കൂട്ടം കുട്ടികള്‍ അയാളോട് യുദ്ധത്തിന്റെ കാരണത്തെപ്പറ്റിയും ആവശ്യത്തെപ്പറ്റിയും ബാല്യസഹജമായ നിഷ്‌കളങ്കത്തോടെ ചോദിക്കുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണ് ഈ യുദ്ധം? അതുകൊണ്ട് ആര്‍ക്കാണ് ഗുണം? എന്താണു ഗുണം? ഒരു നിമിഷം തന്നിലേക്കു തന്നെ നോക്കിക്കൊണ്ട് നിരര്‍ത്ഥകമായ യുദ്ധങ്ങളുടെ ചരിത്രത്തിലേക്കു തന്നെ സ്വയം നോട്ടമുറപ്പിച്ചുകൊണ്ട് അയാളവരോടു പറയുന്നതിങ്ങനെയാണ്-'' എന്നെപ്പോലെ കുറേപ്പേരെ കൂടിയുണ്ടാക്കാനാവും യുദ്ധങ്ങള്‍ക്ക്.'' സ്വാധീനമില്ലാത്ത സ്വന്തം കാലിലേക്കു കണ്ണുനട്ട് ദീര്‍ഘമായി നിശ്വസിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവുമയാള്‍ക്ക്? കുടുംബത്തെ നോക്കാന്‍ രക്ഷിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും പട്ടിണി മാറ്റാന്‍ പട്ടാളമെങ്കില്‍ പട്ടാളം എന്നു കരുതി ബ്രിട്ടീഷ് കൂലിപ്പടയില്‍ചേരാന്‍ വരിനില്‍ക്കുന്ന യുവാക്കളില്‍ പരിചയമുള്ളവരോട് സ്വാനുഭവത്തില്‍ നിന്നാണ് അയാള്‍ ഉപദേശിക്കുന്നത്, അതിന് ദൈവപുത്രന്റെ മുന്നറിയിപ്പിന്റെ ധ്വനിയായിരുന്നു - നിങ്ങളെന്താണു ചെയ്യുന്നതെന്നു നിങ്ങളറിയുന്നില്ല. അറിഞ്ഞുകൊണ്ട് സ്വന്തം ജീവന്‍ പണയപ്പെടുത്തണോ എന്ന അയാളുടെ ചോദ്യത്തിനു, പട്ടണികിടന്നു ചാവുന്നതിനേക്കാള്‍ നല്ലതല്ലേ കുറച്ചുനാളത്തേക്കെങ്കിലും വീട്ടുകാരുടെ പട്ടിണി മാറ്റിയിട്ട് പട്ടാളത്തില്‍ ചെന്നു ചാകുന്നത് എന്നാണ് യുവാക്കളിലൊരാള്‍ അയാള്‍ക്കു നല്‍കുന്ന മറുപടി. തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ കയറിലെ ഏതാനും അധ്യായങ്ങളെ അധികരിച്ച്, തന്റെ നവരസ ചലച്ചിത്രപരമ്പരയില്‍ ആറാമത്തേതായി സംവിധായകന്‍ ജയരാജ് ഒരുക്കിയ ഭയാനകം സാര്‍ത്ഥകമാവുന്നത് വിശപ്പിന്റെയും മരണത്തിന്റെയും യുദ്ധത്തിന്റെയും അര്‍ത്ഥം തേടുന്ന ഇത്തരം തീവ്ര ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ്. മികച്ച അവലംബിത തിരക്കഥയ്ക്കും മികച്ച സംവിധായകനുമുള്ള ദേശീയ അവാര്‍ഡ് നേടിയ ഭയാനകം ജയരാജിന്റെ രാജ്യാന്തര പ്രശസ്തി നേടിയ ഒറ്റാലിനു ശേഷം ഒരു പക്ഷേ അതിനൊപ്പം നിലവാരമുള്ള, മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ജനുസില്‍ നിസംശയം ഇടം നേടുന്ന സിനിമയാണ്. പ്രത്യക്ഷത്തില്‍ തീര്‍ത്തും ഏകമാനമെന്നു തോന്നിപ്പിച്ചേക്കാവുന്ന, നിരവധി അടരുകളുള്ള ആഖ്യാനമാണ് ഭയാനകത്തിന്റേത്. അത് ഒരേ സമയം യുദ്ധത്തെപ്പറ്റിയുള്ളതാണ്. യുദ്ധക്കെടുതിയെപ്പറ്റിയുള്ളതും അതിന്റെ നിരര്‍ത്ഥകതയെപ്പറ്റിയുള്ളതുമാണ്. എന്നാല്‍ യുദ്ധരംഗമോ യുദ്ധവുമായി നേര്‍ബന്ധമുള്ള പരോക്ഷബിംബങ്ങളോ പോലും അവതരിപ്പിക്കാത്ത ദൃശ്യപരിചരണമാണതിന്റേത്. സാമൂഹികതലത്തില്‍ ഭയാനകം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ കുട്ടനാടന്‍ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ്. അന്നത്തെ സാമൂഹികജീവിതത്തെ മറയില്ലാതെ അതു കാട്ടിത്തരുന്നു. തൊഴിലാളിവര്‍ഗചൂഷണവും സ്ത്രീകള്‍ക്കിടയില്‍ നിലനിന്ന ഇഷ്ടബാന്ധവവും ക്രൈസ്തവജീവിതവും പിന്നോക്കവര്‍ഗത്തിന്റെ കാര്‍ഷികജീവിതവുമടക്കമുള്ള സാമൂഹികവ്യവസ്ഥകളുടെ സാമ്പത്തികവും സാമൂഹികവുമായ അടയാളപ്പെടുത്തലെന്ന നിലയ്ക്ക് ഭയാനകം പ്രസക്തമാവുന്നുണ്ട്. ഇതിനെല്ലാമുപരി ഏറെ സവിശേഷശ്രദ്ധ കാംക്ഷിക്കുന്ന ഒരു തലം കൂടിയുള്‍ക്കൊള്ളുന്നുണ്ട് ഭയാനകത്തിന്റെ പ്രമേയ-ശില്‍പ ഘടനകള്‍. അത് സങ്കീര്‍ണമായ മനുഷ്യമനസുകളുടെ അന്തരാളങ്ങളിലേക്കുള്ള ചുഴിഞ്ഞുനോട്ടമാണ്. മനുഷ്യമനസുകളുടെ പ്രവചനാതീതമായ ആഴങ്ങളിലേക്ക് വിദഗ്ധമായി കഥാകാരന്‍ നടത്തിയ അക്ഷരപര്യവേഷണത്തിന്റെ അന്തസത്ത ചോരാത്ത ദൃശ്യവ്യാഖ്യാനം തന്നെയാണ് ജയരാജിന്റെ തിരപാഠം. സമാന്തരമായി അത് വ്യക്തിനിഷ്ഠവും ചരിത്രനിഷ്ഠവുമാകുകയാണ്. യുദ്ധക്കെടുതി അതുകൊണ്ടുതന്നെയാവണം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ബഹുമതിക്കായി അദ്ദേഹം ജൂറിയുടെ ശ്രദ്ധയില്‍ പെടാനിടയായതും. ഭയാനകം ഒരു ഭാവമാണ്. നവരസങ്ങളില്‍ ഒന്ന്. അതിന് ഭയപ്പെട്ടവന്റെ അവസ്ഥ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. നോവലില്‍ നിന്ന് ജയരാജിന്റെ സിനിമ മൗലികമാവുന്നത് ഈയൊരു വ്യാഖ്യാനത്തിലൂടെകൂടിയാണ്. ജയരാജിന്റെ നായകന് പോസ്റ്റ്മാന്‍ എന്നതിലുപരി ഒരു പേരില്ല. അങ്ങനെയൊരു പേരിന്റെ ആവശ്യമോ പ്രസക്തിയോ ഒട്ടില്ലതാനും. യുദ്ധവും കലാപവും തളര്‍ത്തിയ ജനലക്ഷങ്ങളുടെ പ്രതിനിധിയാണയാള്‍. ശരീരം തളര്‍ന്നിട്ടും ജീവിക്കാന്‍ വേണ്ടി വിമുക്തഭടനെന്ന നിലയ്ക്ക് ലഭിച്ച തപാല്‍ശിപായിയുടെ ജോലി സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ ആള്‍. യുദ്ധതീവ്രത അനുഭവിച്ച് പതംവന്നതാണയാളുടെ മനസ്. അതേ സമയം അവശേഷിക്കുന്ന ആര്‍ദ്രത മൂലധനമാക്കി മുന്നോട്ടുള്ള ജീവിതത്തെ പൂണ്ടടക്കം പുണരാന്‍ പരിശ്രമിക്കുന്നയാള്‍. അയാള്‍ എവിടെ നിന്നു വരുന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ അവ്യക്തമാണ്. മഴ മൂടി നിന്ന ഒരു ദിവസം അയാളങ്ങനെ കൊതുമ്പു വള്ളത്തില്‍ പ്രത്യക്ഷനാവുകയാണ്. മുന്‍ പോസ്റ്റ്മാന്‍ താമസിച്ചിരുന്ന മധ്യവയസ്‌കയായ വിധവ ഗൗരിക്കുഞ്ഞമ്മയുടെ വീടന്വേഷിച്ചുകൊണ്ട്. സ്വകാര്യ നിമിഷങ്ങളിലൊഴികെയെല്ലാം അയാളെ തുടര്‍ന്നു നാം കാണുന്നതും ആരുടെയെങ്കിലുമൊക്കെ വിലാസങ്ങളന്വേഷിച്ചുകൊണ്ട് തപാലുരുപ്പടികളും മണി ഓര്‍ഡറുകളുമായി ക്രച്ചസില്‍ ഏന്തി നടക്കുന്നതായാണ്. വിലാസക്കാര്‍ക്കൊക്കെയും ശുഭവാര്‍ത്തകളും കൈനിറയേ പണവുമായാണ് അയാളെത്തിച്ചേരുന്നത്. ഒരര്‍ത്ഥത്തില്‍ പട്ടാളത്തിലുള്ളവരുടെ കൊലച്ചോറാണത്. കാറൊഴിഞ്ഞു നില്‍ക്കുന്ന ഓണനാളുകളില്‍ അയാള്‍ എത്തിച്ചുകൊടുക്കുന്ന മണിയോര്‍ഡറുകള്‍ തുരുത്തുകളിലെ ജീവിതങ്ങള്‍ക്ക് ഉത്സവമാകുന്നു. എന്തിന് വിവാഹനിശ്ചയത്തിനു പോകാനിറങ്ങുന്ന കാരണവര്‍ക്കും ചെറുക്കന്‍കൂട്ടര്‍ക്കും എതിരേ വള്ളത്തിലെത്തുന്ന പോസ്റ്റ്മാന്‍ ശുഭശകുനം പോലുമാവുന്നുണ്ട്. അയാളവര്‍ക്കു ഭാഗ്യം കൊണ്ടുവരുന്ന വിശിഷ്ടാതിഥിയാ വുന്നു. വിഷുവും ഓണവും പൊലിപ്പിക്കാന്‍ വന്നെത്തുന്ന ദൈവദൂതന്‍. പതിയേ അയാള്‍ നാട്ടുകാര്‍ക്കു ബന്ധുവാകുന്നു. ഗൗരിക്കുഞ്ഞമ്മയ്ക്ക് തുണയും താങ്ങുമാവുന്നു. അവരുടെ പട്ടാളത്തിലുള്ള രണ്ടു മക്കളിലേക്ക്-വാസുദേവനിലേക്കും കൃഷ്ണനിലേക്കുമുള്ള പരോക്ഷബന്ധം കൂടിയാണ് പോസ്റ്റ്മാന്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട് മറ്റു കരകളിലേക്കും കത്തും പണവുമെത്തിക്കുന്ന അയാള്‍ തന്നെയാണ് വാസുദേവനും കൃഷ്ണനും അമ്മയ്ക്കയക്കുന്ന കത്തും പണവും ഗൗരിക്കു കൈമാറുന്നതും. പക്ഷേ, ആകാശം കാലമേഘങ്ങളാല്‍ വിങ്ങിയപ്പോള്‍ ലോകം മറ്റൊരു യുദ്ധത്തിനു കൂടി കോപ്പുകൂട്ടുകയായിരുന്നു. പെയ്തു വീഴാന്‍ ഗദ്ഗദം പൂണ്ടു നില്‍ക്കുന്ന ആശങ്കകള്‍ക്കിടയിലും പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന കത്തുകള്‍ക്കായി കരകളും കുടികളും കാത്തിരുന്നു. മക്കളുടെയും മരുമക്കളുടെയും ഭര്‍ത്താക്കന്മാരുടെയും വിശേഷങ്ങളറിയാന്‍. യുദ്ധം തോരാമഴയാ യതോടെ പോസ്റ്റ്മാന്റെ ജോലി ഇരട്ടിയായി. അയാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയുമായി. പക്ഷേ പിന്നീട് വിലാസക്കാര്‍ക്ക് അയാള്‍ കൊണ്ടെത്തിക്കുന്ന ഓരോ കമ്പിയുടെയും ഉള്ളടക്കം ഒന്നുതന്നെയായിരുന്നു-വേണ്ടപ്പെട്ടവരുടെ അകാല വിയോഗം! കണ്ണടച്ചുതുറക്കുന്നതിനകം പോസ്റ്റ്മാന്‍ നാടിന്റെ മുഴുവന്‍ ദുശ്ശകുനമാവുകയാണ്; അഭിശപ്തനും അനഭിമതനുമായിത്തീരുകയാണ്. പോസറ്റ്മാന്‍ ആരുടെയെങ്കിലും വിലാസമന്വേഷിച്ചാല്‍ ആ വീട്ടിലേക്ക് ഒരു ദുര്‍വാര്‍ത്ത സുനിശ്ചിതമാവുന്നു. ഒരിക്കല്‍ അയാളുടെ വരവിനായി കാത്തിരുന്നവര്‍ പോലും പേപ്പട്ടിയെ എന്നോണം അയാളെ ആട്ടിയകറ്റുന്നു. പ്രിയപ്പെട്ടവരുടെ മരണദൂതുമായെത്തുന്ന അയാളെ അമ്മമാര്‍ അലമുറയിട്ടു പ്രാകുന്നു, ശപിക്കുന്നു. കനത്ത മഴയില്‍ അലഞ്ഞു ക്ഷീണിച്ചെത്തുന്ന അയാള്‍ക്ക് ഒരിറ്റ് ചൂടുവെള്ളം കൊടുക്കാന്‍ പോലും ആരും തയാറാവുന്നില്ല. അയാളെ കാണുമ്പോള്‍ ദൂരെനിന്നേ ഒഴിഞ്ഞു പോവകുയോ ജനാലകളുടെ മാറാപ്പ് താഴ്ത്തി ഒഴിവാക്കുകയോ ആണവര്‍. ദൈവം കാലനാകുന്ന അവസ്ഥാന്തരം. അത് തീര്‍ത്തും ഭയാനകം തന്നെയായിരുന്നു. നിഷ്‌കളങ്കനായൊരു പോസ്റ്റ്മാന്‍ ഭയാനകമായൊരു സാന്നിദ്ധ്യമാവുകയാണ്. അങ്ങനെ കാലവര്‍ഷം കൃഷിക്കും തുരുത്തുകളിലെ ജീവിതങ്ങള്‍ക്കും എന്നോണം, യുദ്ധം അവിടത്തെ മനുഷ്യജീവിതങ്ങള്‍ക്കും പോസ്റ്റ്മാനും ഭയാനകമായ അനുഭവമാവുന്നു. യുദ്ധം ഭൂഖണ്ഡങ്ങള്‍ ക്കിപ്പുറം ഒരു കൊച്ചു ഗ്രാമത്തിലെ മനുഷ്യര്‍ക്ക് ശവപ്പറമ്പാകുന്നതെങ്ങനെ എന്നു ഭയാനകം കാണിച്ചുതരുന്നു. സമൂഹം അയാളെ ഭയക്കുന്നതിലുപരി അയാളുടെ ഉള്ളില്‍ ഭയത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നുമുണ്ട്. അതാകട്ടെ, തന്നെ കൂടെപ്പൊറുപ്പിക്കുന്ന ലോകകാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലാത്ത, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന, മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗൗരിക്കുഞ്ഞമ്മയുടെ മക്കളുടെ മരണവൃത്താന്തമാണ്. തനിക്കു വച്ചുവിളമ്പുന്ന, കിടക്കപ്പായ വിരിച്ചുതരുന്ന ഗൗരിക്കുഞ്ഞമ്മയോട് അവരുടെ രണ്ടു മക്കളും യുദ്ധത്തില്‍ മരിച്ചുവെന്ന കമ്പിസന്ദേശം അറിയിക്കുന്നതെങ്ങനെ എന്നോര്‍ത്തു തീരാഭീതിയിലാണയാള്‍. ലോകം മുഴുവന്‍ യമദൂതനായി ശപിക്കുന്ന അയാളോട് വാസുദേവന്റെയും കൃഷ്ണന്റെയും സ്മരണകള്‍ പങ്കുവയ്ക്കുന്ന, അവരയച്ച പണം പോലും വിശ്വാസത്തോടെ സൂക്ഷിക്കാനേല്‍പ്പിക്കുന്ന ഗൗരിയോട് ആ സത്യം പറയാതിരിക്കാന്‍ തന്നെയാണ് ഒടുവില്‍ അയാള്‍ തീരുമാനിക്കുന്നത്. പകരം അവരയച്ചതെന്ന മട്ടില്‍ കുറച്ചു ചക്രമാണ് അയാളവള്‍ക്ക് വച്ചു നീട്ടുന്നത്. ഇനിയൊരു മടങ്ങിവരവുണ്ടാവുമോ എന്നു വ്യക്തമല്ലാതെ തോരാമഴയിലേക്കുള്ള തുഴഞ്ഞുപോക്കില്‍ ആ മരണവൃത്താന്തമുള്ള കമ്പി മടക്കി കടലാസു തോണിയുണ്ടാക്കി ഒഴുക്കിവിടുകയാണയാള്‍. മകനെ സൈന്യത്തിലയയ്ക്കാന്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്ന കളിയാശാനും അവനെ ജോലിക്കയയ്ക്കയപ്പിച്ച ഭാര്യയും, കൃഷിക്കളത്തിലും പരസ്പരം വഴക്കിടുന്ന ക്രൈസ്തവദമ്പതികള്‍, ഏകമകന്‍ പട്ടാളത്തിലായിട്ടും നാടുമുഴുവന്‍ പേറെടുക്കാന്‍ ഓടി നടന്നിട്ടും ഏക മകനെ യുദ്ധത്തില്‍ നഷ്ടപ്പെടുന്ന വയറ്റാട്ടി എന്നിങ്ങനെ ഇരുപതുകളിലെ ഗ്രാമീണ കേരളത്തിന്റെ നിറം ചേര്‍ക്കാത്ത ജീവിതങ്ങളുടെ ഏറെക്കുറേ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ദൃശ്യാവിഷ്‌കാരം കൂടിയാണ് ഭയാനകം. ഒപ്പം ജന്മി കുടിയാന്‍ ബന്ധത്തിന്റെ വൈരുദ്ധ്യവും വൈചിത്ര്യവുമടക്കം സമൂഹജീവിതത്തിന്റെ പരിച്ഛേദം തന്നെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. വര്‍ഷകാലത്ത് യുദ്ധകാല ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ണാനൊരുപിടി അരിയില്ലാതെ അങ്ങുന്നിനെ കാണാനെത്തുന്ന കര്‍ഷകത്തൊഴിലാളികളോട് ജന്മി പറയുന്നതിങ്ങനെ-തറവാട്ടിലെ അരി കണ്ട് ആരും അടുപ്പത്തു കലം വയ്ക്കണ്ട! കണ്ണില്‍ച്ചോരയില്ലാത്ത ജന്മിത്വചൂഷണത്തിന്റെ വേറെയും ഉദാഹരണം പോസ്റ്റ്മാനോട് പട്ടാളത്തിലെ മകന്റെ വിശേഷം തിരക്കി നില്‍ക്കുന്ന തൊഴിലാളികളോട് തൊഴില്‍സമയം പാഴാക്കിയതിന് ശാസിക്കുന്ന ഭൂവുടമയുടെ ദൃശ്യത്തിലടക്കം വിന്യസിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്റെ നവരസ ചലച്ചിത്രപരമ്പര സവിശേഷമാവുന്നതിന് ഒരു പ്രധാന കാരണമുണ്ട്. നവരസങ്ങളെ അധികരിച്ച് ഒരു ചലച്ചിത്ര പരമ്പര എന്നു കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം. പക്ഷേ, ഓരോ ഭാവത്തിന്റെയും രസഭാവുകത്വവും അന്തസത്തയും കഥാവസ്തുവിലേക്കുള്‍ക്കൊണ്ട്, ഉടനീളം നിലനിര്‍ത്തി ഒന്‍പതു വ്യത്യസ്ത സിനിമകള്‍ സൃഷ്ടിക്കുക എന്നത് ദുര്‍ഘടമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കിയെ പോലുള്ള സംവിധായകപ്രതിഭകള്‍ സമാനമായ സിനിമാപരമ്പരകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഡെക്കലോഗ് ബൈബിളിലെ പത്തുകല്‍പനകളെ ഉള്‍ക്കൊണ്ടു പ്രാഥമികമായി ടിവിക്കു വേണ്ടി നിര്‍മിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. കാലപരിധിയ്ക്കപ്പുറം ഓരോ രസഭാവത്തെയെടുത്ത് ഇതിവൃത്തമാക്കി പ്രമേയം കണ്ടെത്തി ചലച്ചിത്രപരമ്പരയൊ രുക്കുന്നതു പക്ഷേ സാഹസം തന്നെയാണ്. മഴയുടെ വിവിധ ഭാവങ്ങള്‍ എന്ന നിലയ്ക്ക് ബീജാവാപമിട്ട് പിന്നീട് മഴയുടെ നവരസങ്ങളെന്നായി അതുംകഴിഞ്ഞു മനൂഷ്യാവസ്ഥയുടെ ഭിന്നരസങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്ന ഈ ചലച്ചിത്രനവകത്തെപ്പറ്റി പ്രഖ്യാപിക്കുന്നവേളയില്‍ ജയരാജിന്റെ പ്രതിഭയില്‍ സംശയമില്ലാത്തവര്‍ക്കുപോലും മതിയായ വിശ്വാസമുണ്ടായിരുന്നോ എന്നു സംശയം. പക്ഷേ, ഒറ്റപ്പെടുന്ന വാര്‍ദ്ധക്യത്തെപ്പറ്റിയുള്ള കരുണം, ഇന്നും ഏറെ പ്രസക്തിയുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകളുടെ കുടുംബദുഃഖമാവിഷ്‌കരിച്ച ശാന്തം,അത്രത്തോളം പ്രസക്തിയുള്ള ബാലപീഡനമെന്ന വിഷയത്തെ അധികരിച്ച ബീഭത്സ, ദയാവധം ചര്‍ച്ച ചെയ്ത അദ്ഭുതം, മാക്ബത്തിനെ വടക്കന്‍ പാട്ടിലേക്ക് പറിച്ചുനട്ട വീരം എന്നിവ കഴിഞ്ഞ് ഭയാനകത്തിലെത്തി നില്‍ക്കുമ്പോള്‍ ജയരാജ് സ്വയം ഒരദ്ഭുതമാവുകയാണ്. രാജ്യ, രാജ്യാന്തര ബഹുമതികള്‍ സ്വന്തമാക്കി എന്നതിലപ്പുറം അവ ചര്‍ച്ച ചെയ്ത വിഷയങ്ങളൊക്കെയും ഇന്നും പ്രസക്തവും സാംഗത്യമുള്ളതുമാണ്. അതാണ് ജയരാജ് എന്ന ചലച്ചിത്രകാരന്റെ കലാവീക്ഷണത്തിന്റെ വിജയം. അതുകൊണ്ടുതന്നെയാണ് ഈ സിനിമകള്‍ കാലത്തെ അതിജീവിക്കുന്നതാവുന്നതും. ഭയാനകം ജയരാജ് സിനിമകളില്‍ രാജ്യാന്ത രകീര്‍ത്തി നേടിയ ഒറ്റാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രചനകളിലൊന്നുതന്നെയാണ്. ഭാവത്തിനനുസരിച്ച് ദൃശ്യാഖ്യാനമൊരുക്കുമ്പോള്‍ അതിന്റെ ഇതിവൃത്തമെന്തെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നവരസങ്ങളില്‍ ഒരു പക്ഷേ ഹാസ്യവും കരുണവുമൊക്കെ കഥയിലാവഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഘടനയ്ക്കപ്പുറം അതിന്റെ അന്തരാത്മാവില്‍ ഭയാനകം പോലൊരു ഭാവത്തെ വിളക്കിച്ചേര്‍ക്കുക ക്ഷിപ്രസാധ്യമല്ല. വേണമെങ്കില്‍ ഒരു ഹൊറര്‍ ചിത്രമെടുത്ത് ജയരാജിന് ഭയാനകം എന്ന ഭാവത്തെ ആവിഷ്‌കരിക്കാമായിരുന്നു. അതാണെളുപ്പവഴി. എന്നാല്‍ മനുഷ്യകഥാനുഗായികളെ ഇഷ്ടപ്പെടുന്ന, അവന്റെ വ്യഥകളെ, പ്രത്യാശകളെ, പ്രണയത്തെ, ഇവയെല്ലാം ചേര്‍ന്ന സങ്കീര്‍ണ മനസുകളുടെ ആഴങ്ങളെ ദൃശ്യവല്‍ക്കിരിക്കാന്‍ താല്‍പര്യം കാണിക്കുന്ന ജയരാജിനെപ്പോലൊരു തിരക്കഥാകൃത്ത് തേടിപ്പോയത് സാഹിത്യപൈതൃകത്തിലേക്കാണെന്നതാണ് അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നത്. തകഴിയുടെ ബൃഹത്തായ കയര്‍ എന്ന നോവലിലെ ഏതാനും അധ്യായങ്ങളില്‍ നിന്നാണ് ജയരാജ് ഭയാനകം നെയ്തെടുത്തിരിക്കുന്നത്. ഇതിവൃത്തം തേടി കയറിലെത്തിയെന്നതാണ് ഭയാനകത്തിന്റെ ആത്യന്തികവിജയം. യുദ്ധങ്ങളുടെ നിരര്‍ത്ഥകത, യുദ്ധക്കെടുതിയുടെ ഭീകരതയ്ക്കൊപ്പം യുദ്ധം സാധാരണ മനുഷ്യരിലുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും വ്യ്കതിപരവുമായ പരിവര്‍ത്തനങ്ങളെ വിശകലനം ചെയ്യുമ്പോഴും ഒരു യുദ്ധരംഗമോ യുദ്ധാനുബന്ധ രംഗമോ പോലും ചിത്രീകരിച്ചില്ലെന്നതാണ് ഭയാനകത്തിന്റെ പ്രത്യേകത.യുദ്ധമെന്നതു കേട്ടുകേള്‍വി മാത്രമായ ഒരു ദേശത്തെ ജീവിതം പോലും യുദ്ധാനന്തരം ഭയാനകമായിത്തീരുന്നതിന്റെ ദൃശ്യാഖ്യാനം. ജയരാജിലെ തിരക്കഥാകൃത്താണോ സംവിധായകനാണോ വള്ളപ്പാട് മുന്നിലെന്നാലോചിച്ചാല്‍ കുഴങ്ങും. എന്നാല്‍, രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെന്നു കൃത്യമായ കാലസ്ഥാപനം സാധ്യമായിക്കഴിഞ്ഞിട്ടും ബാലന്റെ പ്രചാരണവുമായി തുഴയുന്ന വള്ളത്തിന്റേതുപോലൊരു സാമാന്യം ദീര്‍ഘമായ ഇടദൃശ്യ പോലുള്ളവ ഒഴിവാക്കാമായിരുന്നു. അതല്ല, വരാനിരിക്കുന്ന ദുരന്തങ്ങളറിയാതെ സമൂഹം ഉത്സവങ്ങളിലും ആഘോഷങ്ങളിലുമായിരുന്നുവെന്നു ധ്വനിപ്പിക്കാനായിരുന്നെങ്കിലും സിനിമയുടെ പോസ്റ്റര്‍ ദൃശ്യത്തെ അപ്രസക്തമാക്കിക്കൊണ്ട് ഓണമടക്കമുള്ള ആഘോഷങ്ങളെക്കുറിച്ചുള്ള ധ്വനികള്‍ നേരത്തെ വിന്യസിക്കപ്പെട്ടിട്ടുണ്ട് ചലച്ചിത്രശില്‍പത്തില്‍. തിരക്കഥാകൃത്ത് ജോണ്‍പോളിലൂടെയാണ് ഭയാനകത്തിന്റെ രസഭാവം തേടി ജയരാജ് കയറിലെത്തിയത്. യുദ്ധാനന്തര സാമൂഹികാവസ്ഥ ഏറെയൊന്നും ബാധിച്ചിട്ടില്ലാത്ത കര്‍ഷക ഭൂമികയിലെ ശരാശരിയിലും താഴെയുള്ള പിന്നോക്കക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിതം അക്ഷരങ്ങളില്‍ ആവഹിച്ച തകഴിക്കുള്ള ഏറ്റവും അര്‍ത്ഥവത്തായ ദൃശ്യാഞ്ജലി കൂടിയാണ് ഈ സിനിമ. ഒരുപക്ഷേ തകഴിയുടെ തന്നെ വെള്ളപ്പൊക്കത്തില്‍ നേരത്തെ ഹ്രസ്വചിത്രമാക്കിയതും ഒറ്റാല്‍ പോലെ സമാനപശ്ചാത്തലത്തില്‍ ചിത്രമെടുത്തതും ജയരാജിന് ഭയാനകത്തിനുള്ള മുന്നൊരുക്കമായിരുന്നിരിക്കാം. പല അദ്ഭുതങ്ങളും പ്രേക്ഷകര്‍ക്കായി ഒരുക്കിവച്ചിട്ടുണ്ട്,ഭയാനകം. വൈദ്യുതി എത്താത്ത തുരുത്തുകളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ വളളത്തില്‍ വച്ചുകെട്ടിയ ജനറേറ്ററില്‍ നിന്നെടുത്ത കേവലമൊരു എല്‍.ഇ.ഡി സ്രോതസില്‍ നിന്നുള്ള പ്രകാശം മാത്രമാശ്രയിച്ച് നവാഗതനായ നിഖില്‍ എസ് പ്രവീണ്‍ സാധ്യമാക്കിയ ഛായാഗ്രഹണമാണ് തിരക്കഥ കഴിഞ്ഞാല്‍ ഭയാനകത്തിന്റെ രൂപശില്‍പത്തിന്റെ ഏറ്റവും വലിയ കരുത്ത്. സൂക്ഷ്മതയാണ് അതിന്റെ സവിശേഷത. ഒറ്റാലില്‍ ജയരാജും എം.ജെ.രാധാകൃഷ്ണനും കൂടി കാണിച്ചു തന്ന കുട്ടനാടന്‍ പ്രകൃതിയുടെ മറ്റൊരു ഭാവം തന്നെയാണ് നിഖില്‍ അനാവൃതമാക്കുന്നത്. അതിനു സ്വീകരിച്ചിരിക്കുന്ന വര്‍ണപദ്ധതിയും എടുത്തുപറയേണ്ടതാണ്. ക്യാമറാക്കോണുകളുടെ സവിശേഷതയ്‌ക്കൊപ്പംതന്നെ കാന്‍ഡിഡ് ഷോട്ടുകളുടെ അര്‍ത്ഥപൂര്‍വമായ വിന്യാസവും ഭയാനകത്തെ മികച്ച കാഴ്ചാനുഭവമാക്കുന്നു. എന്നാല്‍ തിരക്കഥയിലും ഛായാഗ്രഹണത്തിലും, സംഗീതത്തിലും, അസാധാരണമാംവിധം കാലത്തോടു നീതിപുലര്‍ത്തിയ നമ്പൂതിരിയുടെ കലാസംവിധാനത്തിലും, സൂര്യ രവീന്ദ്രന്റെ വേഷവിധാനത്തിലും പുലര്‍ത്തിയ സൂക്ഷ്മനിഷ്ഠ സന്നിവേശത്തില്‍ നൂറുശതമാനം വച്ചു പുലര്‍ത്തുന്നതില്‍ ജയരാജിന് വിജയിക്കാനായോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.ഇതിവൃത്തത്തിനു യോജിച്ച പതിഞ്ഞ താളം ആസ്വാദനത്തിനു തടസമേയല്ലെങ്കില്‍ക്കൂടിയും ഇടയ്‌ക്കെങ്കിലും സിനിമ വിരസമാവുന്നുണ്ടെങ്കില്‍ ജിനു ശോഭയും അഫ്‌സലും ചേര്‍ന്നു നിര്‍വഹിച്ച ചിത്രസന്നിവേശത്തിന്റെ സൂക്ഷ്മതക്കുറവിനു തന്നെയാണ് അതിന്റെ ഉത്തരവാദിത്തം. കമ്പോള സിനിമകളില്‍ മാത്രം കണ്ടറിഞ്ഞ, കമ്പോള സിനിമകളെഴുതി സ്ഥിതപ്രതിജ്ഞനായ രഞ്ജി പണിക്കരുടെ നായകകര്‍തൃത്വത്തിലൂന്നിയാണ് ഭയാനകമെന്ന ചലച്ചിത്രശില്‍പത്തിന്റെ നിലനില്‍പ്. ചിത്രത്തെ അപ്പാടെ തോളിലേറ്റുന്ന പ്രകടനമികവാണ്, ജയരാജിന്റെതന്നെ ആകാശക്കോട്ടയിലെ സുല്‍ത്താനിലൂടെ തിരക്കഥാകൃത്തായി രംഗത്തു വന്ന ഈ മുന്‍കാല ചലച്ചിത്രപത്രപ്രവര്‍ത്തകന്റെ പോസ്റ്റ്മാന്‍. അവിസ്മരണീയ പ്രകടനം. ഭാഷാഭേദത്തിലും തോണിതുഴച്ചിലിലെ കുട്ടനാടന്‍ അനായാസതയിലും കാല്‍സ്വാധീനത്തിന്റെ കാര്യത്തിലെ അതിസൂക്ഷ്മമായ തുടര്‍ച്ചയുടെ കാര്യത്തിലുമെല്ലാം വിശ്വാസ്യത പുലര്‍ത്തുന്ന പ്രകടനമാണ് രഞ്ജിയുടേത്. ശരീരഭാഷയിലെ സ്ഥായിയായ നാഗരികസ്വാധീനത്തില്‍ നിന്നു പരിപൂര്‍ണമായി വിടുതല നേടാനാവാത്ത ആശാശരത്തിനു പക്ഷേ ഗൗരിക്കുഞ്ഞമ്മയോട് എത്രശതമാനം നീതിപുലര്‍ത്താനായി എന്നത് സംവിധായകന്‍ ആത്മിവിമര്‍ശനത്തിനുള്ള വകതന്നെയാണ്. തകഴിക്കഥയിലൂടെ വായനക്കാരനു ലഭിക്കുന്ന ഒരു കഥാപാത്രരൂപമേയല്ല ആശയുടെ ഗൗരി. കയറിലെ ഗൗരി ലേശം തടിച്ച് തനി നാടന്‍ പ്രകൃതക്കാരിയാണ്. ആ നാട്ടുവഴക്കം മനസിലും ശരീരത്തിലും ആവഹിക്കാനും അഭിനയത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും ആശയ്ക്കു സാധിച്ചുവോ എന്നു സംശയം.അതേസമയം നിമിഷ നേരം മാത്രമുള്ള മറ്റു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാവച്ചന്‍, വാസവന്‍, സബിത ജയരാജ്, ഷൈനി ജേക്കബ്, ആന്റണി കളത്തില്‍, കേശവ് വിജയരാജ്, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍ തുടങ്ങിയവര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സാഹിത്യകൃതിയെ അര്‍ത്ഥവത്തായി സിനിമയിലേക്ക് അനുവര്‍ത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാണ് ഭയാനകം. എം.കെ.അര്‍ജുനന്റെ അതിശയിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തെപ്പറ്റി കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. ദൃശ്യങ്ങളെ അടിവരയിടാന്‍ സംഗീതമുപയോഗിക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായി ഭയാനകം മാറുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ബഹുമതി കിട്ടാന്‍ വൈകിയതെന്തെന്ന ചോദ്യത്തനുത്തരം ഭംഗ്യന്തരേണ ജയരാജ് എന്ന സംവിധായകന്റെ മികവിലേക്കാണ് എത്തിച്ചേരുക. കഴിവുള്ളൊരു പ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്ന കരുതലാണ് നല്ല ചലച്ചിത്രകാരന്റെ തെളിവ്. ആ ബോധ്യമാണ് ജയരാജിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അംഗീകാരങ്ങളുടെ നെറുകയിലെത്തിക്കുന്നത്. Posted by A.Chandrasekhar at 9:04 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, May 15, 2018 International Childrens film festival 2018 നല്ലൊരനുഭവം. തിരുവനന്തപുരത്ത് ശിശുക്ഷേമസിമിതിയും ചലച്ചിത്രഅക്കാദമിയും ചേര്‍ന്നു നടത്തിയ അന്താരാഷ്ട്ര ബാലചലച്ചിത്രമേളയുടെ രണ്ടാം ദിനം ഓപ്പണ്‍ഫോറത്തില്‍ ബഹുമാനപ്പെട്ട ശ്രീകുമാരന്‍ തമ്പിസാറിനും പ്രിയനടന്‍ പ്രേംകുമാറിനുമൊപ്പം അതിഥിയായി കുട്ടികളോടും രക്ഷിതാക്കളോടും ഒരു സംവാദം. ഏറെ ഞെട്ടിച്ചു കളഞ്ഞത് ശ്രീകുമാരന്‍ തമ്പിസാറാണ്. ഒട്ടേറെത്തവണ അദ്ദേഹത്തെ ദൂരെ നിന്ന് അടുത്തു കണ്ടിട്ടുണ്ടെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇന്ന് കൈരളിയുടെ ഓഫീസ് മുറിയില്‍ വച്ച് ജീവിതത്തിലാദ്യമായി അദ്ദേഹം എന്നെ കാണുകയാണ്. കൂടെ വന്നയാള്‍ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ ചന്ദ്രശേഖര്‍. എനിക്കറിയാം വായിച്ചിട്ടുണ്ട്. ഉപചാരങ്ങളേറെ കേട്ടിട്ടുള്ളതുകൊണ്ടും എന്നെ അറിയാന്‍ ഒരുവഴിയുമില്ലെന്നുറപ്പുള്ളതുകൊണ്ടും ഇരുന്ന ശേഷം ഞാന്‍ സ്വയം പരിചയപ്പെടുത്താന്‍ മുതിര്‍ന്നു.എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: പുസ്തകത്തിന് അവാര്‍ഡൊക്കെ നേടിയിട്ടുള്ള ആളല്ലേ? കലാകൗമുദിയിലൊക്കെ എഴുതാറുണ്ട്. ഈ വര്‍ഷവുമുണ്ടായിരുന്നല്ലോ എന്തോ അവാര്‍ഡ് ? ശരിയല്ലേ എന്ന മട്ടില്‍ എന്നെ നോക്കിയിരിക്കുന്ന തമ്പിസാറിന്റെ മുഖത്തു നിന്നു കണ്ണെടുക്കാതെ അന്തം വിട്ട് ഞാനിരുന്നു! അതാ പറഞ്ഞത് മറക്കാനാവാത്ത ദിവസമാണെനിക്കിന്ന്. ചിത്രങ്ങളെടുത്ത ചങ്ങാതിമാരായ സഹാനിക്കും സുമേഷിനും നന്ദി Posted by A.Chandrasekhar at 7:46 am No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, May 01, 2018 ഒളിഞ്ഞു നോക്കുന്ന പുരുഷന്മാര്‍ ഒരര്‍ത്ഥത്തിലല്ല, പല അര്‍ത്ഥത്തിലും ഷട്ടറിന്റെ പിന്‍തുടര്‍ച്ചയാണ് ശരിക്ക് ജോയിമാത്യുവിന്റെ അങ്കിള്‍. ഷട്ടറില്‍ വിദേശത്തു നിന്നു നാട്ടിലെത്തുന്ന ഒരാണ് അന്യയായൊരു പെണ്ണിനൊപ്പം ഒരു കടമുറിയുടെ പരിമിതിയില്‍ അകപ്പെടുന്ന ഒരു ദിവസത്തെപ്പറ്റിയായിരുന്നെങ്കില്‍ അങ്കിള്‍ ഒരു ദിവസത്തെ യാത്രയില്‍ അന്യയായ ഒരു പെണ്‍കുട്ടിക്കൊപ്പം അകപ്പെടുന്ന ഒരാണിനെപ്പറ്റിയുള്ളതാണ്. തിരിച്ച്, ഒരാണിനൊപ്പം കടമുറി എന്ന അകംവാതിലിലിന്റെയും കാര്‍ എന്ന പുറംവാതിലിന്റെയും ക്‌ളിപ്തസ്ഥലങ്ങളില്‍ അകപ്പെടുന്ന പെണ്ണിന്റെ കഥ എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഷട്ടര്‍ നാലുചുവരുകള്‍ക്കുള്ളിലേക്കുള്ള സമൂഹത്തിന്റെ എത്തിനോട്ടമായിരുന്നെങ്കില്‍ അങ്കിള്‍ നാലു ഡോറുകള്‍ക്കുള്ളിലേക്കുള്ള എത്തിനോട്ടമാണ്. ഷട്ടറില്‍ പുറംലോകത്തേക്ക് ഒരു കിളിവാതില്‍ തുറസുണ്ടായിരുന്നെങ്കില്‍ അങ്കിളില്‍ കാറിന്റെ മൂണ്‍റൂഫുണ്ട്. അതിലപ്പുറം ഷട്ടര്‍ അകപ്പെട്ടു പോകുന്നൊരു പുരുഷനെച്ചൊല്ലിയുള്ള ഭാര്യയുടെ, മകളുടെ ആകുലതകളായിരുന്നെങ്കില്‍ അങ്കിള്‍ അകപ്പെട്ടുപോകുന്നൊരു മകളെച്ചൊല്ലിയുള്ള അച്ഛനമ്മമാരുടെ ആകുലതകളാണ്. രണ്ടിലും കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന സമൂഹത്തിന്റെ വേപഥു, ആകുലതകള്‍, സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകള്‍ എന്നിവ സൂക്ഷ്മവിശകലനത്തിനു വിധേയമാവുന്നുണ്ട്. അങ്കിളില്‍ ഒരു പരിധി കൂടി കടന്ന് കാട്ജീവിതത്തിന്റെ പൊരുള്‍ കൂടി സൂചിപ്പിക്കുകയും ആദിവാസികളെ കാടിന്റെ ഉടമസ്ഥാവകാശത്തിലേക്ക് വ്യക്തമായി അടയാളപ്പെടുത്തുന്നു പ്രതിബദ്ധ സമീപനം കൂടി സ്വീകരിച്ചിട്ടുമുണ്ട്. വിശാലാര്‍ത്ഥത്തില്‍ അങ്കിളിനെ ഒരു റോഡ് മൂവിയായി കണക്കാക്കാം. അതിലുമപ്പുറം അതു സമൂഹത്തിന്റെ പുറത്തുനിന്ന് അകത്തേക്കുള്ളൊരു നോക്കിക്കാണലാണ്. ലൈംഗികതയോടും പ്രകൃതിസംരക്ഷണത്തോടുമടക്കമുള്ള സമൂഹത്തിന്റെ അകത്തൊന്നും പുറത്തൊന്നും കാഴ്ചപ്പാടിന്റെ തുറന്നുകാട്ടലാണ്. ആ അര്‍ത്ഥത്തില്‍ അതു സമൂഹമനഃസാക്ഷിയിലൂടെയും വ്യക്തമനസുകളിലൂടെയുമുള്ള ഒരു യാത്ര കൂടിയാണ്. സദാചാര പൊലീസിങ് എന്ന സാമൂഹികവിപത്തിനെയാണ് ജോയി മാത്യു അങ്കിളില്‍ പൊളിച്ചടുക്കുന്നത്. അതാവട്ടെ ചിത്രം കാണുന്ന ബഹുഭൂരിപക്ഷവും വിചാരിക്കുന്നതുപോലെ രണ്ടാം പകുതിയിലെ നാടകീയക്‌ളൈമാക്‌സില്‍ മാത്രമല്ല. ആദ്യപകുതിയില്‍ കെ.കെ. എന്ന അങ്കിളിനെ സ്ഥാപിക്കാനെടുക്കുന്ന പശ്ചാത്തലകഥകളിലും ശ്രുതിയുടെ അച്ഛന്‍ വിജയന്റെ ഓര്‍മകളിലും അയാളടക്കമുള്ള ചങ്ങാത്തിക്കൂട്ടത്തിന്റെ മദ്യസദിരുകളിലും വെളിവാകുന്നത് സദാചാരപൊലീസിങ് എന്ന വ്യാജേന അന്യന്റെ വ്യക്തിസ്വകാര്യതിലേക്കുള്ള എത്തിനോട്ടം തന്നെ. അല്‍പം പിശകന്‍ എന്നു സ്ഥാപിക്കപ്പെടുന്ന കെ.കെ. ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിലോ സ്വകാര്യതയിലോ അറിയാതെ പോലും ഒന്നു കടന്നുചെല്ലുന്നതായി കാണുന്നുമില്ല.നിയമപരമായി കുടുങ്ങിയേക്കാമെന്നൊരു അവസ്ഥ ഒഴിവാക്കാനായി സഹചാരിയായിരുന്ന ചെറുപ്പക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന രഹസ്യത്തില്‍ അപഹരിച്ചു വഴിയില്‍ കളയുന്നതൊഴിച്ചാല്‍ അയാള്‍ ശ്രുതിയുടെ പോലും സ്വകാര്യതയില്‍ അനാവശ്യമായി കൈകടത്തുന്നില്ല. മറിച്ച് അയാളുടെയും അവളുടെയും സ്വകാര്യതകളിലേക്ക് മറ്റുള്ളവര്‍ നിരന്തരം കൈകടത്തുന്നുമുണ്ട്. അവള്‍ പോലും അയാളുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ പൊതുശീലങ്ങളുടെ ഭാഗമാവുന്നുണ്ട്. സദാചാര കാവല്‍ഭടന്മാരായി സ്വയം നിയോഗിക്കപ്പെടുന്നവരില്‍ ഒറ്റ സ്ത്രീ പോലുമില്ലെന്നൊരു തിരിച്ചറിവിലേക്ക് ജോയി മാത്യു പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നുണ്ട്. മുന്‍വിധികള്‍ കാഴ്ചയെ ഭരിക്കുന്നതെങ്ങനെയെന്നും എസ്റ്റേറ്റിലെ ജീവനക്കാരനില്‍ നിന്ന് വിദേശമദ്യക്കുപ്പി വാങ്ങുന്ന നായകനെ ഒളിഞ്ഞുനോക്കുന്ന നായികയുടെ കാഴ്ചപ്പാടിലൂടെ തുറന്നുകാട്ടുന്നുണ്ട് തിരക്കഥാകൃത്ത്. നായകന്റെ സ്വഭാവം മുന്‍നിര്‍ത്തി അതു മദ്യമായിരിക്കുമെന്നു ധരിക്കുകയാണവള്‍. യഥാര്‍ത്ഥത്തില്‍ അതവളുടെ അമ്മയ്ക്കായി അയാള്‍ വാങ്ങിയ കാട്ടുതേനാണെന്ന തിരിച്ചറിവിലാണ് കാഴ്ചയെ മറയ്ക്കുന്ന മുന്‍വിധി അവള്‍ മനസിലാക്കുന്നത്.ഇതേ മുന്‍വിധിതന്നെയാണ് ഒരാണിനെയും പെണ്ണിനെയും ഒറ്റയ്ക്കു കണ്ടാല്‍ ആ(ള്‍)ണ്‍കൂട്ടത്തെയും അന്ധമാക്കുന്നത്‌ ഷട്ടറിനെപ്പോലെ അങ്കിളും ഒടുവില്‍ രക്ഷപ്പെടുന്നത് എല്ലാമറിയുന്നൊരു പെണ്ണിന്റെ ഇടപെല്‍ കൊണ്ടാണ്. ഷട്ടറില്‍ അതു നായകന്റെ മകളായിരുന്നെങ്കില്‍ ഇവിടെയത് നായികയുടെ അമ്മയാണ്.സ്ത്രീക്ക് പ്രാധാന്യമുള്ള നറേറ്റീവാണ് ജോയി മാത്യുവിന്റേത്. അതിലുപരി അതു സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ക്ക് പ്രാധാന്യവും പ്രാമുഖ്യവും നല്‍കുന്നു. നാടകീയത നിലനിര്‍ത്തുമ്പോഴും സിനിമാത്മകം എന്നു നാം തെറ്റിദ്ധരിച്ചുവച്ചിട്ടുള്ള നായകന്റെ നാടകീയമായ എന്‍ട്രി തുടങ്ങിയ ക്ലിഷ്ടതകളോട് വ്യക്തവും കൃത്യവുമായ അകലം പാലിച്ചിരിക്കുന്നു.തിരക്കഥയില്‍ ജോയി മാത്യുവിന്റെ കുസൃതി മമ്മൂട്ടി എന്ന വെള്ളിത്തിരയുടെ നാലതിരുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലുപരി വളര്‍ന്ന താരപ്രതിച്ഛായയെ വിദഗ്ധമായി തന്റെ ചെറു സിനിമയുടെ അതിരുകള്‍ക്കുള്ളിലേക്ക് സാധാരണമെന്നോണം വിളക്കിയൊതുക്കുകയെന്നതാണ്. ജോയി മാത്യുവിന്റെ തന്നെ പതിവിലും മിതത്വമാര്‍ന്ന ഏറെക്കുറെ സര്‍ട്ടില്‍ എന്നു തന്നെ വിശേഷിപ്പിക്കപ്പെടേണ്ട അഭിനയശൈലിയിലൂടെ നിര്‍മിക്കപ്പെട്ട വിജയന്‍ എന്ന രണ്ടാം നായകവേഷത്തെ ബദല്‍കേന്ദ്രീകൃതമായി സ്ഥാപിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് ഇതു സാധിച്ചെടുക്കുന്നത്.നവാഗതനെങ്കിലും ഗിരീഷ് ദാമോദര്‍ എന്ന സംവിധായകന്റെ കൈയൊതുക്കമാണ് അതിന് തിരക്കഥാകൃത്തിന് ഏറെ സഹായമായിട്ടുള്ളത്. ആദ്യ പാതിയിലെ കെ കെയും ശ്രുതിയുമൊത്തുള്ള യാത്ര കണ്ടപ്പോള്‍ 88ല്‍ കണ്ട തിയോ ആഞ്ചലോ പൗലോയുടെ ദ ബീ കീപ്പര്‍ എന്ന ഗ്രീക്ക് സിനിമയാണ് ഓര്‍മയില്‍ വന്നത്. വിഖ്യാത നടന്‍ മാര്‍സെല്ലോ മസ്‌ത്രോയാനി അനശ്വരമാക്കിയ സ്പിറോസിന്റെ ഛായ മമ്മൂട്ടിയുടെ കെ.കെ.യിലും നദിയ മൗറോസിയുടെ നിഴല്‍ കാര്‍ത്തിക മുരളീധരന്റെ ശ്രുതിയിലും കാണാനായി. തീര്‍ത്തും സ്വകാര്യമായൊരു കാഴ്ചാനുഭവമായിട്ടാണ് ഞാനിതിനെ കണക്കാക്കുന്നത്. ഒരു നല്ല സിനിമ കാണുമ്പോള്‍, ഒരു നല്ല കൃതി വായിക്കുമ്പോള്‍ മുമ്പു കണ്ടൊരു മികച്ച സിനിമയുടെ, വായിച്ച മികച്ച കൃതിയുടെ ഓര്‍മകള്‍ തികട്ടിവരുന്നത് ഇപ്പോള്‍ കാണുന്ന/വായിക്കുന്ന കൃതിയുടെ മേന്മയായിട്ടാണ് കണക്കാക്കേണ്ടത്. നിശബ്ദത ആഘോഷിച്ച ആഞ്ചലോ പൗലോയുടെ ചിത്രത്രയങ്ങളില്‍ ഒന്നായ ദ് ബീ കീപ്പറുമായി ഏതെങ്കിലും തരത്തില്‍ അങ്കിളിന് സാമ്യമുണ്ടെന്നോ സ്വാധീനമുണ്ടെന്നോ അല്ല.അങ്കിളാവട്ടെ കൃത്രിമത്വമേതുമില്ലാതെ വാ തോരാതെ സംസാരിക്കുന്ന ചിത്രമാണുതാനും. അതുകൊണ്ടു തന്നെ ഒരുദാത്ത സിനിമയുടെ കാഴ്ചസ്മൃതികളിലേക്കു പ്രേക്ഷകനെ മടക്കിക്കൊണ്ടുപോവുക എന്നത് അങ്കിളിന്റെ ഏറ്റവും വലിയ മേന്മയായി ഞാന്‍ വിലയിരുത്തുന്നു. കാര്‍ എന്ന പരിമിതിയെ ക്യാമറാക്കോണുകളുടെ സവിശേതകളും കാഴ്ചപ്പാടുകളുടെ വ്യതിരിക്തതയും കൊണ്ട് വിസ്മയദൃശ്യാനുഭവങ്ങളാക്കിത്തീര്‍ക്കുന്ന അഴകപ്പന്റെ ഛായാഗ്രഹണപാടവത്തെയും മുത്തുമണി, കെ.പി.എ.സി എന്നിവരുടെ അഭിനയത്തെയും ശ്‌ളാഘിക്കുമ്പോഴും പശ്ചാത്തല സംഗീതത്തില്‍ സാധാരണ പ്രകടമാക്കുന്ന യുക്തിഭദ്രത ബിജിപാലിന് അങ്കിളില്‍ പിന്തുടരാനായോ എന്നതില്‍ മാത്രമുള്ള ആശങ്ക പങ്കുവച്ചോട്ടെ. ദൃശ്യങ്ങളെ അടിവരയിടാനുള്ളതാണ് സിനിമയില്‍ സംഗീതം. മറിച്ച് ദൃശ്യങ്ങളെ പിന്തുടരാനാവരുത് അത്.അടൂര്‍ ഗോപാലകൃഷ്ണന്റെയടക്കമുള്ള സിനിമകളില്‍ അക്കാദമിക് മികവോടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിട്ടുള്ള ബിജിപാല്‍ അങ്കിളില്‍ അതിലൊരല്‍പം കൈയയച്ചോ എന്നു മാത്രമാണ് സംശയം. Posted by A.Chandrasekhar at 5:57 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: a.chandrasekhar film critic., joy Mathew, uncle movie review Newer Posts Older Posts Home Subscribe to: Posts (Atom) The Person A.Chandrasekhar Trivandrum, Kerala, India 5 time Kerala State Award winner in Film/TV Criticism. Won Chalachitra Academy Fellowship twice. Journalist for 30 years. Asst. Prof at Indian Institute of Mass Communication, Kottayam. Penned 22 Film books.Started with AIR Trivandrum in PrabhathaBheri. Was Sr.News Editor Amrita TV,Chief Subeditor Webdunia.com, Subeditor with Malayala Manorama; Editor of Rashtra Deepika Cinema, and Kannyaka. Edited IFFK 2002 Festival Book. Bodha Theerangalil won the Kerala State Award for the best book on cinema in 2008; Haritha Cinema won the Special Jury Mention in 2016, and Realitiyile yathardhyangal won the State Award for the Best article in 2017.Won Film Critics award 4 times and ALA award for best book on cinema.Jury Member of Indian Panorama (Non Feature) for IFFI 2021 ; was Juror of Malayalam films selection for IFFK 2015. Was.Chairman of State TV writing Award committee 2017 and Jury member of the same in 2003, Was Juror in the Indian Panorama Non Feature of 53rd IFFI 2022,Secretary, Kerala Film Critics Assn. & Padmarajan Trust.Wife:Ambili Principal NSS HSS Karuvatta, Daughter: Dr.Aparna.Residing at TVM. View my complete profile 53rd IFFI 2022 IP Jury Union Minister for Information & Broadcasting Shri Anurag Singh Thakkur felicitating Chandrasekhar for being the member of the Indian Panorama Non Feature Jury of IFFI 2022. State Film Awards 2017 Receiving the State Award for best writing for the year 2017 from the Chief Minister in the presence of Mohanlal State Film Awards 2016 Receiving the special jury mention by the kerala state film award jury for the best book on cinema for harithacinema in the year 2016 from CM Sri Pinarayi Vijayan State Film Awards 2008 Receiving the Kerala State Film Award for best book on cinema for Bodhatheerangalil Kalam Midikkumbol from CM Sri V S Achuthanandan in 2008
HomeKasaragodബേക്കൽ ഇൽയാസ് ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ചൊവ്വാഴ്ച സ്ഥാനമേൽക്കും ബേക്കൽ ഇൽയാസ് ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ചൊവ്വാഴ്ച സ്ഥാനമേൽക്കും Sunday, October 30, 2022 ബേക്കൽ: ഇൽയാസ് മുസ്‌ലിം ജമാഅത്ത്‌ ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നവംബർ 1 ന് ചൊവ്വാഴ്ച സ്ഥാനമേൽക്കും. വൈകുന്നേരം 4 മണിക്ക് ബേക്കൽ ഇൽയാസ് ജുമാമസ്ജിദ് അങ്കണത്തിൽ നടക്കുന്ന സ്ഥാനാരോഹണ സമ്മേളനം ഖത്തീബ് റഫീക്ക് സഖാഫി ദേലമ്പാടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.എ.മജീദ് ഹാജി അദ്ധ്യക്ഷത വഹിക്കും. മഗ്‌രിബ് നിസ്കാര ശേഷം ബേക്കൽ ജംഗ്ഷനിൽ നിന്നും ഖാസിയെ ഇൽയാസ് ജുമാ മസ്ജിദ് അങ്കണത്തിലേക്ക് ദഫ് മുട്ട് അകമ്പടിയോടെ ആനയിക്കും. കുമ്പോൽ സയ്യദ് അലി തങ്ങൾ ഖാസിയെ തലപ്പാവ് അണിയിക്കും. ജമാഅത്ത് പ്രസിഡന്റ് കെ.മഹമൂദ് ഹാജി ഖാസിയെ ബൈഅത്ത് ചെയ്യും. അബ്ദുൾ അസീസ് അഷറഫി പാണത്തൂർ മുഖ്യപ്രഭാഷണവും, ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി, ഖിളർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് വാരിസി, ഹദ്ദാദ് ജുമാ മസ്ജിദ് ഖത്തീബ് ഹാരിസ് ഫാളിലി എന്നിവർ ആശംസാ പ്രസംഗവും നടത്തും.
സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
‘മംഗളവാർത്തയുടെ കൊച്ചുസഹോദരികൾ’ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക, മരിയ ബെരെനീസെ ദുഖെ ഹെൻസ്ക്കെർ (Maria Berenice Duque Hencker) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 29- ന് മെദെയിനിൽ വച്ച് ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധിയായി, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ആണ് മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. “സഭാപരമായ ആവശ്യം അടിയന്തിരമായിരിക്കുന്നിടത്ത് സന്നിഹിതരായിരിക്കുക. ബുദ്ധിമുട്ടുകൾ, ദാരിദ്ര്യം, ഒരുക്കത്തിന്റെ അഭാവം എന്നിവയെ അഗാധമായ വിശ്വാസവും ദൈവപരിപാലനയിലുള്ള സമ്പൂർണ്ണ ആശ്രയവും വഴി മറികടക്കുക” എന്നീ ആശയങ്ങൾ പുലർത്തിയിരുന്ന, അന്ന ജൂലിയ എന്ന് വിളിക്കപ്പെട്ടിരുന്ന മരിയ ബെരെനീസെയുടെ ജനനം 1898 ആഗസ്റ്റ് 14- ന് കൊളൊമ്പിയായിലെ സലാമിനയിൽ ആയിരുന്നു. ദൈവത്തിനും ദൈവമക്കൾക്കും വേണ്ടി ജീവിക്കണമെന്ന ആഗ്രഹത്താൽ അവൾ 1917- ൽ ഡൊമിനിക്കൻ സന്യാസിനീ സമൂഹത്തിൽ ചേരുകയും പിന്നീട് നിത്യവ്രത വാഗ്ദാനം നടത്തുകയും ചെയ്തു. ആ സമൂഹത്തിൽ വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ട മരിയ ബെരെനീസെ, ഈ സന്യാസിനീ സമൂഹത്തിന്റെ മേലധികാരികളുടെയും മെദയിൻ ആർച്ചുബിഷപ്പ് ഹൊവാക്കിൻ ഗർസീയ ബെനീത്തെസിന്റെയും അനുമതിയോടെ ഒരു സന്യാസിനീ സമൂഹത്തിന് 1943 മെയ് 14- ന് തുടക്കം കുറിച്ചു. പിന്നീട് അത് മംഗളവാർത്തയുടെ സഹോദരികളുടെ സന്യാസിനീ സമൂഹം എന്ന നാമം സ്വീകരിച്ചു. 1953 ഒക്ടോബർ 6- ന്, സമർപ്പിതർക്കായുള്ള സംഘത്തിന്റെ അനുമതിയോടെ മരിയ, താൻ സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലേക്കു മാറുകയും ആ മാസം തന്നെ 23- ന് പ്രസ്തുത സമൂഹത്തിൽ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. നവവാഴ്ത്തപ്പെട്ട മരിയ, പ്രസ്തുത സന്യാസിനീ സമൂഹത്തിന്റെ പൊതുശ്രേഷ്ഠയായി, അഥവാ സുപ്പീരിയർ ജനറൽ ആയി. 1993 ജൂലൈ 25- ന് മെദെയിനിൽ വച്ച് തൊണ്ണൂറ്റിയഞ്ചാമത്തെ വയസിൽ, മരിയ ബെരെനീസെ ദുഖെ ഹെൻസ്ക്കെർ മരണമടഞ്ഞു. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
അഗതാ ക്രിസ്റ്റിയുടെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണിത്. ഒഫീഷ്യൽ ആയും അല്ലാതെയും ഈ കഥ പലതവണ പല ഭാഷകളിൽ പറഞ്ഞിട്ടുണ്ട്. BBC വീണ്ടും അഗതാ ക്രിസ്റ്റിയുടെ കഥകൾ മിനി സീരീസ് ആയി ചെയ്തു വരികയാണ്. അതിൽ 2018 ൽ ഇറങ്ങിയ 3 എപ്പിസോഡുള്ള ഒരു മിനി സീരീസ് ആണ് ഇത്. പൊയ്‌റോട്ട് എന്ന ബുദ്ധിരാക്ഷസ്സനായ ഡിറ്റക്റ്റീവിന്റെ പ്രതാപകാലം ഏതാണ്ട് അവസാനിച്ചു. പോലീസുകാർക്ക് അദ്ദേഹത്തോട് അവജ്ഞയും പുച്ഛവും മാത്രം. ഒപ്പം ബെൽജിയത്തിൽ ജർമ്മനിയുടെ സൈന്യം പാഞ്ഞ് കയറിയപ്പോൾ ഒരു അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ പൊയ്റോട്ടിന് 19 വർഷങ്ങൾക്ക് ശേഷവും ഒരു വിദേശി എന്ന നിലയിൽ മറ്റുള്ളവർ കാണുന്നത് കൊണ്ടുള്ള മാനസിക സംഘർഷങ്ങളും ചർച്ച ചെയ്യുകയാണ് ഈ സീരീസിൽ. ഇത്തവണ കേസ് വളരെ ഗൗരവമുള്ളതാണ്. പൊയ്‌റോട്ടിനെ വെല്ലുവിളിക്കുന്നത് അദ്ദേഹത്തിന്റെ ഭൂതകാലം അറിയാവുന്ന ഒരാൾ നടത്തുന്ന അക്ഷരമാല ക്രമത്തിലുള്ള കൊലപാതകങ്ങൾ ആണ്. ഒരു സന്ദർഭത്തിൽ സ്വന്തം കഴിവിൽ അങ്ങേയറ്റം അഭിമാനം കൊള്ളുന്ന പൊയ്‌റോട്ടിന് പോലും തന്റെ കഴിവുകൾ പോരാ എന്നും, തനിക്ക് ദൈവത്തിന്റെ കഴിവുകളിൽ പോലും സംശയമുണ്ടെന്നും പറയാൻ കാരണമായ ഒരു കേസിന്റെ ചുരുൾ അഴിയുകയാണ്. ഒപ്പം പൊയ്‌റോട്ടിന്റെ ഭൂതകാലത്തെ രഹസ്യങ്ങളും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Crime, Drama, English, Mystery Tagged: Fahad Abdul Majeed Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ദരിദ്രരാജ്യങ്ങളില്‍ ലക്ഷങ്ങളെ കൊന്നൊടുക്കുന്ന ക്ഷയരോഗാണുവിന്റെ അതിജീവന രഹസ്യം ബ്രിട്ടീഷ്‌ ഗവേഷകര്‍ കണ്ടെത്തി. കൊഴുപ്പിന്റെ സംരക്ഷണകവചത്തില്‍ സമാധിയിരിക്കാന്‍ ക്ഷയരോഗ ബാക്ടീരിയകള്‍ക്ക്‌ കഴിയുമെന്നാണ്‌ കണ്ടെത്തല്‍. മാസങ്ങളോളം നീളുന്ന ചികിത്സ ക്ഷയരോഗത്തിന്‌ വേണ്ടിവരുന്നതിനും, രോഗാണുക്കള്‍ വേഗം പ്രതിരോധശേഷി നേടുന്നതിനും കാരണം ഇതാണെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. പുത്തന്‍ ഔഷധങ്ങള്‍ വികസിപ്പിക്കാനും രോഗം വേഗം ഭേദമാക്കാനും സഹായിക്കുന്നതാണ്‌ പുതിയ ഗവേഷണം. ലോകത്ത്‌ പ്രതിവര്‍ഷം 20 ലക്ഷം പേരുടെ ജീവന്‍ കവരുന്ന രോഗമാണ്‌ ക്ഷയം. ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങള്‍ക്കാണ്‌ ഈ രോഗം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്‌. കുറഞ്ഞത്‌ ആറുമാസം മുടങ്ങാതെ കൃത്യമായി മരുന്നു കഴിച്ചാലേ രോഗശമനം സാധ്യമാകൂ. ഇപ്പോള്‍ ഉപയോഗത്തിലുള്ള ഔഷധങ്ങളോട്‌ ക്ഷയരോഗാണുക്കള്‍ വളരെ വേഗം പ്രതിരോധശേഷി നേടുന്നു എന്നത്‌ ആരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭരണകൂടങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്നു. ക്ഷയരോഗാണുക്കളുടെ ജീവചക്രത്തെക്കുറിച്ച്‌ ശാസ്‌ത്രലോകത്തിന്‌ പരിമിതമായ അറിവേയുള്ളു എന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ആ നിലയ്‌ക്ക്‌ പുതിയ കണ്ടെത്തലിന്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌, 'പബ്ലിക്‌ ലൈബ്രറി ഓഫ്‌ സയന്‍സ്‌ മെഡിസിന്‍' (PLOS Medicine) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ക്ഷയരോഗികളുടെ കഫത്തിലുള്ള ബാക്ടീരിയകളെ ലെയ്‌സെസ്റ്റര്‍ സര്‍വകലാശാല, ലണ്ടന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ്‌ പഠനവിധേയരാക്കിയത്‌. പരീക്ഷണശാലയില്‍ ടെസ്റ്റ്‌ട്യൂബില്‍ വളര്‍ത്തുന്ന രോഗാണുക്കളെ അപേക്ഷിച്ച്‌, കഫത്തിലുള്ള ക്ഷയരോഗാണുക്കളില്‍ പലതും കൊഴുപ്പുകണങ്ങളുടെ സംരക്ഷിത കവചത്തിനുള്ളിലാണെന്ന്‌ ഗവേഷകര്‍ കണ്ടു. കൊഴുപ്പിനുള്ളില്‍ കഴിയുന്ന അവ ഒരര്‍ഥത്തില്‍ സമാധിഘട്ടത്തിലാണ്‌. വളര്‍ച്ച നിലച്ച അവസ്ഥയിലുള്ള അത്തരം രോഗാണുക്കള്‍ക്ക്‌ രോഗികളില്‍നിന്ന്‌ മറ്റുള്ളവരിലേക്ക്‌ പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച്‌ പകരാന്‍ കഴിയും. പിന്നീട്‌ അനുകൂല സാഹചര്യമെത്തുമ്പോള്‍ വളര്‍ച്ച പുനരാരംഭിച്ചാല്‍ മതി. ക്ഷയരോഗികള്‍ ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരുന്നതിന്റെ കാരണം ഇത്‌ വ്യക്തമാക്കുന്നു. മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ്‌ (Mycobacterium tuberculosis) എന്ന ബാക്ടീരിയമാണ്‌ ക്ഷയരോഗ ഹേതു. രോഗം ബാധിച്ചയാള്‍ ചുമയ്‌ക്കുകയും തുമ്മുകയും മറ്റും ചെയ്യുമ്പോള്‍ വായുവിലൂടെ ഈ രോഗാണു മറ്റുള്ളവരിലേക്ക്‌ പകരുന്നു. നിര്‍ത്താതെയുള്ള ചുമയും ശരീരം മെലിയുന്നതുമൊക്കെ രോഗലക്ഷണങ്ങളാണ്‌. നെഞ്ചിന്റെ എക്‌സ്‌റേ, ക്ഷയരോഗനിര്‍ണയത്തിനുള്ള ടെസ്‌റ്റ്‌ (tuberculin skin test), കഫപരിശോധന തുടങ്ങിയവയിലൂടെയാണ്‌ രോഗനിര്‍ണയം. കഫത്തിലെ രോഗാണുക്കളെല്ലാം ഔഷധപ്രയോഗത്താല്‍ നശിക്കുമെന്നാണ്‌ പൊതുവെ കരുതപ്പെട്ടിരുന്നത്‌. അത്‌ ശരിയല്ലെന്ന്‌ പുതിയ ഗവേഷണം വ്യക്തമാക്കി. ക്ഷയരോഗം പടരുന്നത്‌ ചെറുക്കാനും, ചികിത്സ കാര്യക്ഷമമാക്കാനും പുതിയ മാര്‍ഗം തുറന്നു തരുന്നതാണ്‌ ഈ കണ്ടെത്തലെന്ന്‌, ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ പ്രൊഫ. ബാരെര്‍ പറയുന്നു. കഫത്തിനുള്ളില്‍ സമാധിയില്‍ കണ്ടെത്തിയ ബാക്ടീരിയകളെ നേരിടാനായാല്‍, ക്ഷയരോഗ ചികിത്സയുടെ വേഗംകൂട്ടാനുള്ള മാര്‍ഗമാകുമത്‌-അദ്ദേഹം പറയുന്നു. സരക്ഷിത കൊഴുപ്പുകവചത്തെ ലക്ഷ്യമിട്ട്‌ ബാക്ടീരിയകളെ നശിപ്പിക്കാന്‍ പാകത്തില്‍ പുതിയ ഔഷധങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതയാണ്‌ പുതിയ ഗവേഷണം നല്‍കുന്നതെന്ന്‌, ഗവേഷണസംഘത്തില്‍പെട്ട പ്രൊഫ.ഫിലിപ്പ്‌ ബുച്ചര്‍ പറയുന്നു. (അവലംബം: PLOS Medicine, കടപ്പാട്‌: മാതൃഭൂമി). Posted by Joseph Antony at 4/06/2008 12:29:00 AM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ആരോഗ്യം, ശാസ്‌ത്രം 3 comments: Joseph Antony said... ക്ഷയരോഗാണുക്കളുടെ ജീവചക്രത്തെക്കുറിച്ച്‌ ശാസ്‌ത്രലോകത്തിന്‌ പരിമിതമായ അറിവേയുള്ളു എന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ആ നിലയ്‌ക്ക്‌ വലിയ പ്രാധാന്യമുള്ള ഒരു കണ്ടെത്തല്‍ ബ്രിട്ടീഷ്‌ ഗവേഷകര്‍ നടത്തിയിരിക്കുന്നു. ക്ഷയരോഗാണുക്കളില്‍ ചിലത്‌ കൊഴുപ്പുകവചത്തിനുള്ളില്‍ സുരക്ഷിതരായി കഴിയുന്നുവെന്നതാണ്‌ ആ കണ്ടെത്തല്‍.
ജ്ഞാനിയായ സോളമൻ ചുണ്ടുകളിൽ ഒരു കാവൽ സൂക്ഷിക്കേണ്ടതിന്റെയും നിശബ്ദതയുടെയും പ്രാധാന്യത്തെക്കുറിച്ച് എഴുതി (സദൃശവാക്യങ്ങൾ 12:13, 14, 22, 23; മുതലായവ). അതിൽ വിജയിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. ഇതിലേക്കായി ഇയ്യോബ് അഭ്യർത്ഥിക്കുന്നു, “നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും” (ഇയ്യോബ് 13:5). നിശ്ശബ്ദത പാലിക്കുന്നതിൽ തീർച്ചയായും പുണ്യമുണ്ട്. നാവ് ഒരു ചെറിയ അവയവമാണെങ്കിലും, അതിനെ നിയന്ത്രിക്കാൻ പ്രയാസമാണ്, നല്ലതും ചീത്തയുമായ വലിയ ശക്തിയുണ്ട്. “നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ ” (യാക്കോബ് 1:26). “തന്റെ വായും നാവും കാത്തുസൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടതകളിൽ നിന്ന് കാത്തുകൊള്ളുന്നു” (സദൃശവാക്യങ്ങൾ 21:23) എന്ന ജ്ഞാനപൂർവകമായ ഈ ഉദ്‌ബോധനം ആളുകൾ ശ്രദ്ധിച്ചാൽ വളരെയധികം വേദന ഒഴിവാക്കാനാകും. തിടുക്കമുള്ള വാക്കുകൾ അതിന്റെ ഉടമയ്ക്ക് ഒരു കെണിയാണ് “വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു” (സദൃശവാക്യങ്ങൾ 29:20). അനേകം വാക്കുകൾ ഉച്ചരിക്കാൻ അനുവദിക്കപ്പെട്ട ഒരു നാവ് ആളുകളെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാനുള്ള അപകടത്തിലാണ്. “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ” (സദൃശവാക്യങ്ങൾ 10:19). അതിനാൽ, ഒരു “വിവേകമുള്ള മനുഷ്യൻ മൗനം പാലിക്കുന്നു” (സദൃശവാക്യങ്ങൾ 11:12). നിശബ്ദതയും വിവേകവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഒരു വിഡ്ഢിക്ക് നാവ് പിടിക്കാൻ കഴിയുമെങ്കിൽ അയാൾക്ക് ജ്ഞാനി എന്ന ഖ്യാതി ലഭിക്കും. എന്നാൽ സ്വന്തം ജ്ഞാനത്തെ സംശയിക്കുന്ന ഒരു മനുഷ്യൻ തന്റെ ബുദ്ധിയെ വളരെയധികം സംസാരിച്ചുകൊണ്ട് പ്രകടിപ്പിക്കാൻ നിർബന്ധിതനാകുന്നു. “മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും” (സദൃശവാക്യങ്ങൾ 17:28). സ്വയം ഉയർത്താൻ ആളുകൾ അവരുടെ നാവുകൾ ഉപയോഗിക്കരുത് “നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക” (സദൃശവാക്യങ്ങൾ 30:32) കാരണം മഹത്വം ദൈവത്തിന് മാത്രമാണ്. ചിലപ്പോൾ, ആളുകൾ സംസാരിക്കേണ്ടി വരും, കാരണം “നിശബ്ദത പാലിക്കാനും സംസാരിക്കാനും ഒരു സമയമുണ്ട്” (സഭാപ്രസംഗി 3:7). എന്നാൽ അപ്പോഴും, അവർ സംസാരിക്കുന്നതിന് മുമ്പ് അവരുടെ സമയമെടുക്കണം “എന്റെ പ്രിയ സഹോദരീസഹോദരന്മാരേ, ഇത് ശ്രദ്ധിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കം കാണിക്കുകയും സംസാരിക്കാൻ താമസിക്കുകയും വേണം” (യാക്കോബ് 1:19).
ഇനി ദ്വൈതസംബന്ധികളല്ലാതുള്ള വിഷയങ്ങളിലേക്കു പ്രവേശിക്കാം. ഇനിയും ഏറെ നേരം ദ്വൈതികളോടു ചേര്‍ന്നിരിക്ക വയ്യ. ധര്‍മ്മാചരണം, സ്വാര്‍ത്ഥരാഹിത്യം എന്നിവയുടെ പരമോച്ഛഭാവം പരതത്ത്വജ്ഞാനത്തോടാണ് ഇണങ്ങി കൈകോര്‍ത്തുപോകുന്നത്, ധാര്‍മികത്വവും സദാചാരവും രക്ഷപ്പെടുവാന്‍ തത്ത്വബോധത്തെ താഴ്ത്തിവെയ്‌ക്കേണ്ടതില്ല. നേരെമറിച്ചു സദാചാരധാര്‍മ്മികഭാവങ്ങളുടെ സുസ്ഥിരമായ നിലനില്പിനു തത്ത്വജ്ഞാനത്തിന്റെയും ശാസ്ത്രങ്ങളുടെയും അത്യുച്ചബോധം അത്യാവശ്യമാണ്. ഇതു കാണിച്ചുതരുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. മനുഷ്യനുണ്ടാകുന്ന ജ്ഞാനം മനുഷ്യക്ഷേമാവസ്ഥക്ക് വിരോധിയല്ലെന്നുമാത്രമല്ല, ജീവിതത്തിന്റെ നാനാവശങ്ങളില്‍ ഏതൊന്നിലും ജ്ഞാനമൊന്നുമാത്രമേ നമുക്കു രക്ഷയുള്ളൂ: ജ്ഞാനത്തിലാണ് ആരാധന. നാം എത്രത്തോളം അറിവുണ്ടാകുന്നുവോ അത്രത്തോളം നമുക്കു നന്മയുണ്ടാകും. അളവറ്റതിനെ അളവുള്ളതാക്കുന്നതാണ് തിന്മക്ക് – തിന്മ എന്നു പ്രഥമദൃഷ്ടിയില്‍ കാണുന്ന ഭാവങ്ങള്‍ക്ക് – കാരണം എന്നാണ് വേദാന്തവാദം. ചെറുചാലുകളുടെ അളവുകളില്‍ പെട്ടിടുങ്ങി ദുഷ്ടമെന്നു തോന്നുന്ന പ്രേമംതന്നെ ഒഴുകിവന്നു മറുതലയ്ക്കല്‍ പുറപ്പെടുമ്പോള്‍ ഈശ്വരനായി പ്രകാശിക്കും. ഈ ദോഷാഭാസങ്ങള്‍ക്കുള്ള കാരണം നമ്മളില്‍ത്തന്നെയാണെന്നും വേദാന്തം പറയുന്നു. അതിനു ലോകത്തിനപ്പുറത്തുള്ള വല്ലവരെയും കുറ്റപ്പെടുത്തേണ്ട, ആശയറ്റു മനസ്സിടിവുകൊള്ളേണ്ട. മറ്റാരാനും വന്നു കൈനീട്ടിത്തന്നല്ലാതെ നമുക്കു രക്ഷയില്ലാത്ത ഒരിടത്താണ് നാം പെട്ടിരിക്കുന്നതെന്നു വിചാരിക്കയും വേണ്ട. അങ്ങനെയാവാന്‍ വയ്യ: നാം പട്ടുനൂല്‍പുഴുക്കളെപ്പോലെയാണ്. നാം നമ്മളിലുള്ള വസ്തുകൊണ്ടു നൂലുണ്ടാകുന്നു, കൂടു കെട്ടുന്നു, കാലക്രമത്തില്‍ അതിനുള്ളില്‍ കുടങ്ങിക്കിടക്കുന്നു. ഈ കുടുക്കു ശാശ്വതമല്ല. ആ കൂട്ടിന്നുള്ളില്‍ കിടന്നു നമുക്ക് ആദ്ധ്യാത്മികാനുഭൂതി വളരും. പട്ടുനൂല്‍പുഴുവിനെപ്പോലെ (കൂടു ഭേദിച്ച്) നാം പുറത്തു വരും. നാംതന്നെയാണ് നമുക്കു ചുറ്റും ഈ കര്‍മ്മജാലം നെയ്തു കൂട്ടിയത്. ഈ വാസ്തവമറിയാതെ ബദ്ധന്‍മാരെന്നു നാം വിചാരിക്കുന്നു, തേങ്ങുന്നു, കരയുന്നു, സഹായം തേടുന്നു. സഹായം പുറമേനിന്നു വരില്ല, നമ്മുടെ ഉള്ളില്‍ നിന്നുതന്നെ വരണം. ജഗത്തിലുള്ള സര്‍വ്വദേവന്‍മാരെയും വിളിച്ചു കരയാം. ഞാനും വളരെക്കാലം കരഞ്ഞു. ഒടുവില്‍ എനിക്കു സഹായമുണ്ടാകുകയും ചെയ്തു. പക്ഷേ അതു വന്നത് ഉള്ളില്‍നിന്നാണ്. മുമ്പു തെറ്റുചെയ്തതെല്ലാം എനിക്കു പിന്നെ തിരുത്തേണ്ടിവന്നു. അതേ വഴിയുള്ളൂ. എനിക്കു ചുറ്റും ഞാനുണ്ടാക്കിയ വല ഞാന്‍ മുറുക്കേണ്ടി വന്നു. അതിനുള്ള കഴിവ് എന്റെ ഉള്ളില്‍നിന്നു തന്നെവന്നു. ഈ ഒരു സംഗതി എനിക്കു തീര്‍ച്ചയായിട്ടുണ്ട്, എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ഒരഭിലാഷവും വ്യര്‍ത്ഥമായിട്ടില്ല, ശരിയായ വഴിക്കോ തെറ്റായ വഴിക്കോ ഉള്ളതായാലും ഒന്നും വ്യര്‍ത്ഥമായിട്ടില്ല: മുമ്പു നന്‍മയായിരുന്നതിന്റെയും തിന്‍മയായിരുന്നതിന്റെയും രണ്ടിന്റെയും കൂടിയ ഫലമാണ് ഇന്നു ഞാനായിരിക്കുന്നത്. ഞാന്‍ പല തെറ്റും ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം: ആ ഓരോ തെറ്റും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാകുമായിരുന്നില്ല. ഇതെനിക്കു തീര്‍ച്ചയുണ്ട്. അതുകൊണ്ട് അതെല്ലാം ചെയ്തതിനെക്കുറിച്ചു ഞാന്‍ ദുഃഖിതനല്ല, സംതൃപ്തനാണ്. ഈ പറഞ്ഞത്, നിങ്ങള്‍ വീട്ടില്‍ ചെന്നു കല്പിച്ചുകൂട്ടി തെറ്റു ചെയ്യണം എന്നര്‍ത്ഥത്തിലല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. നിങ്ങള്‍ക്കു തെറ്റുകള്‍ പിണഞ്ഞുപോയിട്ടുണ്ടെങ്കില്‍ അതോര്‍ത്തു കുണ്ഠിതപ്പെട്ടിരിക്കേണ്ട, ഒടുവില്‍ എല്ലാം ശരിപ്പെടും എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ വരാതിരിപ്പാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ നന്‍മയാണ് നമ്മുടെ പ്രകൃതി, നിര്‍മ്മലതയാണ് നമ്മുടെ പ്രകൃതി: ആ പ്രകൃതിയെ നശിപ്പിക്കാന്‍ ഒന്നിനും ഒരു കാലത്തും സാദ്ധ്യമല്ല. ആ സാക്ഷാല്‍പ്രകൃതി ഏതു കാലത്തും ഒരു പോലിരിക്കുന്നു. നാം മനസ്സിലാക്കേണ്ടതിതാണ്; തെറ്റെന്നോ തിന്മയെന്നോ പറയപ്പെടുന്നതു നാം ചെയ്തുപോകാനിടയുണ്ട്. എന്തുകൊണ്ട്? നാം ബലഹീനരാകകൊണ്ട്: ബലഹീനത്വത്തിനു സംഗതിയോ? അജ്ഞാനം. (തിന്മ എന്നതിനേക്കാള്‍) തെറ്റ് എന്ന പേര്‍ പറയാനാണ് എനിക്കിഷ്ടം. പാപമെന്ന വാക്ക് ആദികാലത്തു നന്നായിരുന്നു. പില്‍ക്കാലത്ത് അതില്‍ ഭയങ്കരായ ഒരു ചുവ വന്നു പെട്ടിട്ടുണ്ട്. നമ്മെ അജ്ഞരാക്കുന്നത് ആരാണ്? നാം തന്നെ. നാം സ്വന്തം കൈകൊണ്ടു കണ്ണുപൊത്തി ഇരുട്ടായല്ലോ എന്നു വിലപിക്കുന്നു. കയ്യെടുക്കുക, പ്രകാശമായി. പ്രകാശം എപ്പോഴും നമുക്കുണ്ട്. ആത്മാവിന്റെ സ്വപ്രകാശസ്വരൂപം. ആധുനികശാസ്ത്രജ്ഞന്‍മാര്‍ പറയുന്നതു കേള്‍ക്കുന്നില്ലേ? പരിണാമത്തിനു കാരണമെന്ത്? ഇച്ഛ. ഒരു പ്രാണിക്കു ഒന്നു ചെയ്യണമെന്നു തോന്നുന്നു. പക്ഷേ ചുറ്റുപാടുകള്‍ അതിനനുകൂലല്ല. അപ്പോള്‍ അത് ഒരു പുതിയ ശരീരത്തെ വികസിപ്പിക്കുന്നു. വികാസമുണ്ടാക്കുന്നതാര്? ആ പ്രാണിതന്നെ. അതിന്റെ ഇച്ഛാശക്തി. അതിസൂക്ഷ്മമായ അണുബീജത്തില്‍നിന്നാണ് നിങ്ങള്‍ വളര്‍ന്നു വന്നത്. ഇച്ഛാശക്തിയുടെ പ്രവര്‍ത്തനംകൊണ്ട് ഇനിയും മേലേ്പാട്ടു വളരാം. ഇച്ഛാശക്തി സര്‍വ്വശക്തിമത്താണ്. എന്നാല്‍ എന്തുകൊണ്ട് എനിക്ക് എല്ലാം ചെയ്യാന്‍ കഴിയുന്നില്ല എന്നു ചോദിക്കും: അതു ചോദിക്കുമ്പോള്‍ നിങ്ങള്‍ ചെറിയ വ്യക്തിയെപ്പറ്റിയേ വിചാരിക്കുന്നുള്ളൂ. അണുബീജത്തില്‍ നിന്നു മനുഷ്യത്വത്തിലേക്കു വന്നതിനെ തിരിഞ്ഞുനോക്കുക. ആ വളര്‍ച്ചയെല്ലാം ആരുണ്ടാക്കി? നിങ്ങളുടെ ഇച്ഛ! പിന്നെ നിങ്ങള്‍ക്കു സര്‍വ്വശക്തിത്വമില്ലെന്നു എങ്ങനെ പറയാം? നിങ്ങളെ ഇത്രയും ഉയര്‍ത്തിക്കൊണ്ടുവന്നത് ഇനിമേലും ഉയര്‍ത്തും. നിങ്ങള്‍ക്കു വേണ്ടത് ഇച്ഛാശക്തിയുടെ പ്രാബല്യം, സ്വഭാവദാര്‍ഢ്യം അതുമാത്രം.
മീൻ കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ട്ടമാണ്. മീൻ ഉപയോഗിച്ചു കൊണ്ട് ധാരാളം വിഭവങ്ങൾ നാം തയ്യാറാകുന്നമുണ്ട്. എന്നാൽ ഏതുതരം മീൻ ആയാലും അത് വൃത്തിയാക്കുന്നത് എല്ലാവർക്കും മടിയുള്ള കാര്യമാണ്. മീൻ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന മണം ചിലരെയെങ്കിലും മടുപ്പിക്കുന്നതാണ്. ഇന്നത്തെ വീടുകളിലെ വീട്ടമ്മമാർക്ക് പലപ്പോളും മീൻ വൃത്തിയാക്കുന്നതിന്‌ സമയം ഇല്ല. സമയം ലാഭിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണവർ. അതുകൊണ്ട് തന്നെ പാക്കറ്റിൽ ലഭിക്കുന്ന വൃത്തിയാക്കിയെടുത്ത മീൻ വാങ്ങാൻ ആണ് ആളുകൾ ശ്രമിക്കുന്നത്. മീൻ വൃത്തിയാക്കുന്നതിൽ തന്നെ ചിതമ്പൽ ഉള്ള മീൻ വൃത്തിയാക്കുന്നത് പ്രയാസമുള്ള കാര്യമാണ്. മീനിന്റെ ചിതമ്പൽ എല്ലാം വസ്ത്രത്തിലും ദേഹത്തും മറ്റും പട്ടിപിടിക്കുന്നത് കൊണ്ട് തന്നെ ആരും അതിനു തയ്യാറാകുന്നില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഇതുവരെ കാണാത്ത മാർഗ്ഗത്തിൽ ഒരു പരിഹാരം ഉണ്ട്. പാത്രം കഴുകുന്നതിനായി നാം ഉപയോഗിക്കുന്ന സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് മീനിന്റെ ചിതമ്പൽ എല്ലാം വളരെ വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. ചിതമ്പൽ ഉള്ള ഏതു മീനിലും ഈ മാർഗത്തിലൂടെ ഗുണകരമായ രീതിയിൽ ഉപയോഗിക്കാം. ഒരു പാത്രത്തിൽ വൃത്തിയാക്കേണ്ട മീൻ എടുത്ത് അതിന്റെ വാലും ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം കളഞ്ഞതിനുശേഷം സ്ക്രബർ ഉപയോഗിച്ചു കൊണ്ട് സാവധാനത്തിൽ ചിതമ്പൽ എല്ലാം നീക്കംചെയ്യുക. ദേഹത്തോന്നും തെറിക്കാതെ തന്നെ മുഴുവൻ ചിതമ്പലും ഇതുപോലെ നീക്കം ചെയ്യാവുന്നതാണ്. അതിനുശേഷം മീൻ വൃത്തിയായി എടുക്കേണ്ടതാണ്. ഇനി വീട്ടിൽ തന്നെ വളരെ വേഗത്തിൽ മീൻ വൃത്തിയാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക. Share FacebookWhatsApp Prev Post അരിയും ഉഴുന്നും കുതിരാൻ കാത്തുനിൽകേണ്ട. വായിലിട്ടാൽ അലിഞ്ഞുപോകുന്ന സോഫ്റ്റ് ഇഡലി തയ്യാറാക്കാം ഞൊടിയിടയിൽ.
ബ്രസീൽ അല്ലാതെ എന്ത്... തൃശൂർ സാഹിത്യ അക്കാഡമിയിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബാൾ ടീം ആരാധകനായ സാലീ. കൂർക്കഞ്ചേരി സ്വദേശിയായ സാലി അറിയപ്പെടുത്ത കിണറപണിക്കാരൻ കൂടിയാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് മെമ്പർഷിപ്പ് ക്യാമ്പയിൻ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു. 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മഹര്‍ഷിയോടിങ്ങനെ പറഞ്ഞു: അങ്ങയുടെ കഥ കേട്ടിട്ട് അങ്ങ് ആ പര്‍ണ്ണശാലയില്‍ത്തന്നെ തുടര്‍ന്നും ജീവിക്കണം എന്നാണെനിക്ക് പറയാനുള്ളത്. എഴുന്നേല്‍ക്കൂ, നമുക്ക് സിദ്ധപുരുഷന്മാരുടെ ഉത്തമലോകങ്ങളില്‍ വിഹരിക്കാം. നമുക്കൊരോരുത്തര്‍ക്കും അവരവര്‍ക്ക് ഉചിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതാണല്ലോ അഭികാമ്യമായുള്ളത്. അങ്ങനെ നമ്മുടെ മനസ്സിന് വ്യതിചലനമില്ലാതെ ഏകാഗ്രമായിരിക്കാം. ഞങ്ങള്‍ ആകാശത്തുയര്‍ന്നുപൊങ്ങി പരസ്പരം ആദരവര്‍പ്പിച്ച് അവരവരുടെ വഴിക്ക് പിരിഞ്ഞു. രാമന്‍ ചോദിച്ചു: അങ്ങയുടെ ദേഹം ഭൂമിയില്‍ പൊടിഞ്ഞു ജീര്‍ണ്ണമായിത്തീര്‍ന്നിരുന്നുവല്ലോ. അപ്പോള്‍പ്പിന്നെ ഏതു ദേഹത്തിലാണ് അങ്ങ് സിദ്ധലോകത്ത് പാറിനടന്നത്? വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ദേവരാജാവായ ഇന്ദ്രന്റെ നഗരിയില്‍ ചെന്നപ്പോള്‍ എനിക്ക് ആകാശദേഹമായിരുന്നതിനാല്‍ ആര്‍ക്കുമെന്നെ കാണാന്‍ കഴിഞ്ഞില്ല. എന്നെയാര്‍ക്കും തൊടാനോ പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരു ചിന്താശകലം പോലെ ശുദ്ധസങ്കല്‍പ്പസമ്പന്നമായിരുന്നു. ഇത് സ്വപ്നത്തില്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുദേഹാദികളെപ്പോലെയാണ്. അത്തരം സ്വപന്സൃഷ്ടികളുണ്ടാക്കാന്‍ പിണ്ഡമുള്ള പദാര്‍ത്ഥങ്ങള്‍ വേണ്ടല്ലോ. ഇതെല്ലാം അസംഭാവ്യം എന്ന് തള്ളിക്കളയുന്നവര്‍ സ്വപ്നാനുഭവത്തെ തള്ളിക്കളയുന്നവരാണ്. അത്തരം സുവിദിതമായ അനുഭവങ്ങളെ തള്ളിക്കളയുന്നവരെ നമുക്കവഗണിക്കാം. എനിക്ക് മറ്റുള്ളവരെ, പ്രത്യേകിച്ചും ഭൌതികദേഹമുള്ളവരെ കാണാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. രാമന്‍ വീണ്ടും ചോദിച്ചു: അപ്പോള്‍ ആ ഋഷിക്ക് അങ്ങയെ കാണാന്‍ സാധിച്ചതെങ്ങനെ? വസിഷ്ഠന്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വാഭീഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. യാതൊന്നും ഞങ്ങളുടെ ഇഛകൂടാതെ സംഭവിക്കുകയില്ല. ലൌകീകജീവിതത്തില്‍ ആണ്ടുമുങ്ങിയവര്‍ മാത്രമേ തങ്ങളിലെ ആതിവാഹികനെ (സൂക്ഷ്മദേഹം) ക്ഷണനേരത്തെയ്ക്കെങ്കിലും മറക്കുകയുള്ളു. ‘ഈ ഋഷി എന്നെ കാണട്ടെ’ എന്ന് ഞാന്‍ ചിന്തിച്ചപ്പോള്‍ അദ്ദേഹം എന്നെ കണ്ടു. “വിഭജനാത്മകമായ ദൃഷ്ടി ഉള്ളില്‍ വേരൂന്നിയവര്‍ക്ക് അവരവരുടെ ഇഛകളെ സാക്ഷാത്ക്കരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ആ മുനിയെപ്പോലെ ഭേദചിന്തയില്ലാത്തവര്‍ക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രസാദ്ധ്യമത്രേ.” മനോസുതാര്യതയുള്ള സിദ്ധപുരുഷന്മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിപുണതയുള്ളതാക്കാന്‍ സാധിക്കും. ഇനി കഥയിലേയ്ക്ക് തിരിച്ചു വരാം. ഞാന്‍ ആകാശദേശങ്ങളില്‍ ഒരു പ്രേതപിശാചുക്കളെപ്പോലെ പാറിപ്പറന്നു നടന്നു. രാമന്‍ ചോദിച്ചു: ഭഗവന്‍, വാസ്തവത്തില്‍ പ്രേതപിശാചുക്കള്‍ ഉണ്ടോ? വസിഷ്ഠന്‍ പറഞ്ഞു: രാമാ, പിശാചുക്കള്‍ ഈ ലോകത്തുണ്ട്. അവര്‍ എന്താണെന്നും അവര്‍ എന്ത് ചെയ്യുന്നുവെന്നും ഞാനിനി പറയാം. ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിനുചിതമായ ഉത്തരങ്ങള്‍ നല്‍കാത്തവന്‍ നല്ലൊരു ഗുരുവല്ല.
"അതു ശരി അപ്പോൾ നമ്മൾ പുറത്ത്... എന്തുചെയ്യാനാ... സൂര്യൻ എപ്പോഴും പറയുന്നതുപോലെ അനുഭവിക്കുക തന്നെ... " സൂരജത് പറഞ്ഞുനിർത്തിയതും ഗെയ്റ്റുകടന്ന് ഒരുകാർ സ്പീഡിൽവന്ന് മുറ്റത്തുനിന്നു..... എല്ലാവരും അന്തം വിട്ട് നിൽക്കുന്ന സമയത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അഖിലയിറങ്ങി... തൊട്ടു പുറകെ ഡോർ തുറന്ന് സേതുമാധവനും ഇറങ്ങി... അവരെ കണ്ട് സുരജും വിജയനും രാജലക്ഷ്മിയും അന്ധാളിപ്പോടെ നിൽക്കുകയായിരുന്നു... ആദിയും സൂര്യനും കൃഷ്ണയും വിണയുമെല്ലാം ആരാണെന്ന സംശയത്തിൽ നിൽക്കുകയായിരുന്നു... "ഇതെന്താ എല്ലാവരും പന്തംകണ്ട പെരുച്ചായിയെപ്പോലെ നിൽക്കുന്നത്... മനുഷ്യന്മാരെ കണ്ടിട്ടില്ലേ... " അഖില ചോദിച്ചു... "എങ്ങനെ നിൽക്കാതിരിക്കും... നീ പ്രതീക്ഷിക്കാതെ വരുമെന്ന് എന്നോട് പറഞ്ഞതാണ്... പക്ഷേ അച്ഛൻ വരുന്നകാര്യമെന്താണ് നീ പറയാതിരുന്നത്... " "നിങ്ങൾക്കൊരു സർപ്രൈസ് ആകട്ടെയെന്ന് കരുതി... മാത്രമല്ല അച്ഛൻ വന്നതിന്റെ പിന്നിൽ മറ്റൊരു സർപ്രൈസുമുണ്ട്... അത് പറയാം... അതിനുമുമ്പ് ഞങ്ങളെ ഇവർക്കൊന്ന് പരിചപ്പെടുത്തി കൊടുക്കെന്റെ ഓഫീസറേ..." അഖില പറഞ്ഞു... "അത് മറന്നു... ഇനി പരിചയപ്പെട്ടില്ല എന്നുവേണ്ട... ഇതാണ് അഖില... അതായത് ഇവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്... ഇത് ഇവളുടെ അച്ഛൻ സേതുമാധവൻ... റിട്ടയേർഡ് ഐ ജിയാണ്... " രാജലക്ഷ്മി പറഞ്ഞു... "ഇവർക്കെങ്ങനെ ഇവിടേക്കുള്ള വഴി... " ആദി ചോദിച്ചു... "അതിനാണോ ബുദ്ധിമുട്ട്... ഇടശ്ശേരി കേശവമേനോന്റെ വീട് ആരോട് ചോദിച്ചാലും... കറക്ടായിട്ട് പറഞ്ഞുതരില്ലേ... അത്രക്ക് ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കുകയല്ലേ... " സേതുമാധവൻ പറഞ്ഞു... അന്നേരമാണ് കേശവമേനോനും നിർമ്മലയും പുറത്തേക്ക് വന്നത്... സൂരജ് സേതുമാധവനേയും അഖിലയേയും അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു... "എന്നിട്ട് ഇവരെ പുറത്തുനിർത്തിയാണോ സംസാരിക്കുന്നത്..." കേശവമേനോൻ അവരെ അകത്തേക്ക് ക്ഷണിച്ചു... എല്ലാവരും അകത്തേക്ക് നടന്നു... "സൂരജേട്ടാ എവിടെ നിങ്ങളുടെ അനിയത്തിമാർ ... " അഖില ചോദിച്ചു... "സൂരജ് കൃഷ്ണയുടെ കൈപിടിച്ച് അവന്റെയടുത്തേക്ക് ചേർത്തു നിർത്തി... " "ഇതാണ് എന്റെ ഒരനിയത്തി... അതായത് ആർ കെ ഗ്രൂപ്പിന്റെ എംഡി... പിന്നെ ഒരു ചെറിയ കാന്താരുയുണ്ട് അവൾ സ്റ്റൂഷ്യന് പോയതാണ്... ഇപ്പോൾ വരും... " അഖില കൃഷ്ണയെ അത്ഭുതത്തോടെ നോക്കി... അഖില മാത്രമല്ല സേതുമാധവനും അവളെയൊന്ന് നോക്കി... "എന്റെ... എന്റെ മുകുന്ദന്റെ മകൾ.... " സേതുമാധവൻ അതു പറഞ്ഞപ്പോൾ അയാളുടെ കണ്ഠമിടറി... എന്നാൽ അഖിലയൊഴിച്ച് എല്ലാവരും ഞെട്ടലോടെ അയാളെ നോക്കി... " "അങ്കിളിന് എന്റെ അച്ഛനെ അറിയുമോ... " കൃഷ്ണ ചോദിച്ചു... "അറിയുമോ എന്നു ചോദിച്ചാൽ എന്താണ് പറയുക... എല്ലാം വിശദമായി പറയാം... മോളുടെ മുത്തശ്ശനെവിടെ... ഞാൻ വന്നത് മുത്തശ്ശനെ കാണാനാണ്... " "മുത്തശ്ശൻ തറവാട്ടിലുണ്ട് ഞാൻ വിളിക്കാം... " കൃഷ്ണ ഗോവിന്ദമേനോനെ വിളിക്കാൻ തറവാട്ടിലേക്ക് നടന്നു... മറ്റുള്ളവർ ഒരെത്തുംപിടിയും കിട്ടാതെ നിൽക്കുകയായിരുന്നു... "അങ്കിളിന് കൃഷ്ണയുടെ അച്ഛനെ എങ്ങനെയാണ് പരിചയം... " സൂരജ് ചോദിച്ചു... "അവളുടെ അച്ഛനെ മാത്രമല്ല അമ്മ രാധാമണിയേയും അവളുടെ ചേട്ടൻ രാധാകൃഷ്ണനേയും എനിക്കറിയാം... അവരുടെ അന്നത്തെ പ്രശ്നങ്ങളും എനിക്കറിയാം... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെയാണ് എന്റെ മനസ്സിൽ... " അപ്പോഴേക്കും കൃഷ്ണ ഗോവിന്ദമേനോനേയും കുട്ടി അവിടേക്ക് വന്നു.... സേതുമാധവനെ കണ്ട് അയാൾ ഒരുനിമിഷം തരിച്ചു നിന്നു... "സേതുവല്ലേ ഇത്... മോനേ നീ... നീയെന്താണ് ഇവിടെ... എത്ര കാലമായി നിന്നെ കണ്ടിട്ട്.... എന്റെ മോൻ പോയതിൽപ്പിന്നെ നീ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല... അവനില്ലാത്ത വീട്ടിലേക്ക് നിനക്ക് വരാൻ മനസ്സനുവദിക്കില്ലെന്ന് എനിക്കറിയാം... എന്നാലും എപ്പോഴെങ്കിലുമൊന്ന് വരാമായിരുന്നു... എന്റെ കാര്യംപോട്ടെ... അവന്റെ ചോരയിൽ ജനിച്ച രണ്ട് കുട്ടികൾ അവിടെയുണ്ടായിരുന്നല്ലോ... അവരെയെങ്കിലും വന്നുകാണാമായിരുന്നില്ലേ നിനക്ക്... " "മുകുന്ദന്റെ അച്ഛൻ പറഞ്ഞത് ശരിയാണ്... മുകുന്ദനില്ലാത്ത ആ വീട്ടിലേക്ക് എനിക്ക് വരാൻ മനസ്സനുവദിച്ചില്ല... എന്നാലും നിങ്ങളേയും അവന്റെ മക്കളേയും കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു... എന്നാൽ അവനും ഭാര്യയും അമ്മയും മരിച്ച് പതിനാറ് കഴിഞ്ഞയുടനെ നിങ്ങൾ ആ വീട്ടിൽനിന്നും ഇറങ്ങി... അല്ല ആ കാട്ടാളന്മാർ നിങ്ങളെ ഇറക്കി വിട്ടു... രാധാകൃഷ്ണന്റെയടുത്താണ് നിങ്ങൾ താമസിക്കുന്നതെന്നുമറിഞ്ഞു... എന്നാൽ എന്തോ മുകുന്ദനില്ലാതെ അവിടേക്ക് എനിക്ക് വരുവാൻ കഴിയില്ലായിരുന്നു... അവന്റെയും അമ്മയുടേയും ഭാര്യയുടേയും വിയോഗത്തിൽ ദുഖിച്ചുനിൽക്കുന്ന നിങ്ങളുടെ മുഖം കാണാനുള്ള ത്രാണി എനിക്കില്ലായിരുന്നു... അതിനിടയിലാണ് അവന്റെ മരണത്തിൽ എനിക്ക് സംശയം തോന്നി അത് അന്വേഷിക്കാൻ ഞാൻ ശ്രമിച്ചത്... അതിന്റെ പേരിൽ എന്റെ ചില സീനിയർ ഉദ്യോഗസ്ഥന്മാർ എനിക്കിട്ട് പണി തന്നു... എന്നെ അവിടെനിന്നും കാസർഗോഡേക്ക് സ്ഥലം മാറ്റി... പിന്നെ നിങ്ങളുടെ വിവരമൊന്നും അറിഞ്ഞില്ല.... വർഷങ്ങൾ കഴിഞ്ഞു... ഞാൻ ഈ ഇപ്പോൾ താമസിക്കുന്ന വീട് എടുത്ത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ... നാലുമാസം മുന്നേ ഒരു ദിവസം പത്രത്തിൽ വന്ന വാർത്തയിലാണ് രാധാകൃഷ്ണൻ മരിച്ച കാര്യം അറിഞ്ഞത്... അതറിഞ്ഞ് നിങ്ങളുടെയടുത്ത് വരണമെന്ന് കരുതിയതാണ്... എന്നാൽ മുകുന്ദന്റെ കുട്ടികൾക്ക് എന്നെ അറിയില്ലല്ലോ എന്ന സത്യം എന്റെ തീരുമാനത്തെ പുറകോട്ട് നയിച്ചു... മുകുന്ദന്റെ അച്ചന്റെ അവസ്ഥ എന്താണ് ഏതാണ് എന്നുപോലും എനിക്കറിയില്ലായിരുന്നു... രാധാകൃഷ്ണന്റെ ആർ കെ ഗ്രൂപ്പിന്റെ പുതിയ അവകാശി എന്റെ മുകുന്ദന്റെ മകളാണെന്നറിപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി... മൂന്നുനാല് ദിവസം മുന്നേ എന്റെ മകൾ സുരജിലൂടെ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞപ്പോഴാണ്... എല്ലാ സത്യവും എനിക്ക് മനസ്സിലായത്... അന്നേരം നിങ്ങളേയും ഈ കുട്ടികളേയും ഒന്നുവന്നുകാണാൻ തീരുമാനിച്ചതാണ്... " "ഏതായാലും അത് നന്നായി... മരിക്കുന്നതിനു മുന്നേ നിന്നെയൊന്ന് കാണാൻ സാധിക്കുമെന്ന് കരുതിയില്ല.... " ഗോവിന്ദമേനോൻ തിരിഞ്ഞ് കൃഷ്ണയെ നോക്കി... "മോളെ ഇതാരാണെന്നറിയോ... നിന്റെ അച്ഛന്റെ എല്ലാമെല്ലാമായിരുന്ന കൂട്ടുകാരൻ... നിന്റെ അച്ഛനും ഇവനും എനിക്കും നിന്റെ മുത്തശ്ശിക്കും രണ്ടായിട്ട് വേർതിരിവില്ലായിരുന്നു... ഇവൻ നിന്റെ അച്ഛനെപ്പോലെ ഞങ്ങൾക്ക് സ്വന്തം മകനായിരുന്നു... നിന്നെ ഒരുപാട് എടുത്തുനടന്നിട്ടുള്ളവനായിരുന്നു ഇവനും ഇവന്റെ ഭാര്യ ലളിതയും... ഇവന്റെ മകളും നീയും അത്രക്ക് വലിയ കളികൂട്ടുകാരായിരുന്നു... എല്ലാം ഒരു കാലം.... അതൊക്കെ കഴിഞ്ഞില്ലേ... അതവിടെ നിൽക്കട്ടെ നിന്റെ മക്കൾ... ഇവൾ മാത്രമേയുള്ളോ നിനക്ക്..." "എനിക്ക് ആണും പെണ്ണുമായി ദൈവം ഒന്നിനെമാത്രമേ തന്നിട്ടുള്ളൂ... അതിവളാണ്... അഖില... " സേതുമാധവൻ അഖിലയെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു... "പിന്നെ ഇപ്പോൾ നമ്മൾ പുതിയ ബന്ധുക്കൾ ആകുവാൻ പോവുകയാണ്... ഈ കൃഷ്ണമോളുടെ സഹോദരൻ ഈ നിൽക്കുന്ന സൂരജുമായി ഇവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്... " "ആണോ... അത് നന്നായല്ലോ... അന്നേരം നമ്മൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഈശ്വരൻ... ഇതെല്ലാം കണ്ട് എന്റെ മോന്റേയും അവന്റെ ഭാര്യയുടേയും അമ്മയുടേയും ആത്മാവ് സന്തോഷിക്കുന്നുണ്ടാകും... എന്തായാലും എല്ലാം നന്നായിവരട്ടെ... നിന്നെയും മോളേയും ഈ ജന്മത്തിൽ വീണ്ടും കാണാൻ സാധിച്ചല്ലോ.... അതുതന്നെ ഈ വൃദ്ധന് സന്തോഷമായി... ലളിത വന്നില്ല നിങ്ങളുടെ കൂടെ... " "ഇല്ല വന്നില്ല... അവൾക്ക് ഇവിടേക്ക് വരാനും നിങ്ങളെ കാണാനും അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇന്ന് ഞങ്ങളുടെ കൂടെ വരാനിരുന്നതുമാണ്... ഇന്നലെ, അവളുടെ സഹോദരൻ വിളിച്ചിരുന്നു... അവളുടെ അച്ഛന് അസുഖം കൂടിയെന്ന് പറഞ്ഞിട്ട്... പോകുന്ന വഴി അവളെ അവളുടെ വീട്ടിലിറക്കി.... വയസ്സ് കുറച്ചായില്ലേ.. . ഇന്നോ നാളെയോ എന്നുപറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി... തിരിച്ചു പോകുമ്പോൾ അവളേയും കൂട്ടിവേണം പോകുവാൻ... " "വയസ്സായി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ഇങ്ങനെ കിടക്കുന്നതിലും നല്ലത് അങ്ങ് പോകുന്നതു തന്നെയാണ്... എന്റെ കാര്യംതന്നെ നോക്കൂ... വയസ്സ് ഒരുപാടായി... എന്നിട്ട് അങ്ങട്ട് വിളിക്കുന്നില്ല... ഇത്രയും കാലം അങ്ങട്ട് വിളിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ... എന്റെ കുട്ടികളെ ഓർത്തായിരുന്നു സങ്കടം... ഇപ്പോൾ എനിക്ക് പോകാൻ പേടിയില്ല... എന്റെ കുട്ടികളെ വേണ്ടപ്പെട്ട കയ്യിൽ ഏൽപ്പിച്ചാണല്ലോ പോകുന്നതെന്ന സംതൃപ്തിയുണ്ട്... " "അങ്ങനെയൊന്നും ദൈവംനിങ്ങളെവിളിക്കില്ല... കൊച്ചുമക്കളുടെ വിവാഹമെല്ലാംകണ്ട് അവരുടെ കുട്ടികളെ താലോലിച്ചതിനുശേഷം മാത്രമേ ദൈവം അങ്ങയെ വിളിക്കൂ... പിന്നെ നിങ്ങൾക്ക് നഷ്ടപ്പെട്ട പഴയ മാമ്പള്ളി തറവാട് തിരിച്ചുപിടിക്കേണ്ടേ... സൂരജും ഈ കുട്ടികളും അത് ഈ കാൽക്കൽ എത്തിച്ചു തരും... അതെനിക്കുറപ്പുണ്ട്... " "വേണ്ട മക്കളേ... അതെല്ലാം അടഞ്ഞ അദ്ധ്യായമാണ്... ഇനിയത് തുറക്കേണ്ട... അതിന്റെ പേരിൽ ഇനിയൊരാപത്തും ഉണ്ടാവരുത്... " "ഒരാപത്തും ഉണ്ടാവില്ല.... അവർ പ്രതീക്ഷിക്കാതെ അവർക്ക് നല്ലൊന്നാന്തരം പണി ഇവർ കൊടുക്കും... അത് താങ്ങാനുള്ള കെൽപ്പ് അവർക്കുണ്ടാവില്ല... എല്ലാം നല്ലരീതിയിൽ നടക്കും... " സേതുമാധവൻ പറഞ്ഞു... ഈ സമയം ദത്തൻ എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ ടൌണിലൂടെ തന്റെ ബൈക്കിൽ കറങ്ങുകയായിരുന്നു... പെട്ടന്ന് അവനെന്തു ഓർത്തതുപോലെ ബൈക്ക് നിർത്തി... തന്റെ പഴയ കൂട്ടുകാരൻ കൂടെ പഠിച്ച സുഭാഷിനെ കാണാൻ ആഗ്രഹം തോന്നി... തന്റെ തലതിരിഞ്ഞ ജീവിതത്തിനിടയിലും തന്നെ നേർവഴിക്ക് നടത്തിക്കാൻ അവൻ ഒരുപാട് ശ്രമിച്ചിരുന്നതാണ്... പക്ഷേ അന്നൊന്നും അവന്റെ വാക്കുകൾ ഞാൻ വിലകല്പിച്ചില്ല... അവസാനം അവൻ ഞാനുമായിട്ടുള്ള കൂട്ടുകെട്ട് തന്നെ വിട്ടു... പിന്നെ പലപ്പോഴായി അവനെ കണ്ടെങ്കിലും അവൻ അധികം ചങ്ങാത്തത്തിന് നിന്നില്ല... എന്നാണോ തന്റെ സ്വഭാവം മാറി പുതിയൊരു മനുഷ്യനാവുന്നത് അന്നുമതി അവനുമായിട്ടുള്ള ചങ്ങാത്തം എന്നാണ് അവൻ പറഞ്ഞത്... പിന്നെയെന്തോ അവനോട് ഒരുതരത്തിലുള്ള ദേഷ്യമായിരുന്നു... ഇന്ന് ഇപ്പോൾ അവനന്ന് പറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കുകയാണ്... എല്ലാ തെറ്റും അവനോട് പറഞ്ഞ് ആ പഴയ സൂഭാഷിനെ എനിക്കു വേണം... അവൻ തന്നെ എല്ലാ കാര്യത്തിലും സഹായിക്കാതിരിക്കില്ല... പക്ഷേ അവനിപ്പോൾ വീടുവിറ്റ് മണ്ണാർക്കാടാണ് താമസമെന്നറിഞ്ഞു... ഏതായാലും അവനെയൊന്ന് കാണാം... അവന്റെ നാട്ടിലെത്തിയാൽ അവനെ വിളിച്ച് വീട് കണ്ടുപിടിക്കാം... അതും മനസ്സിൽകരുതിയവൻ സുഭാഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു... ദത്തൻ അവന്റെ നാട്ടിലെത്തി അവനെ വിളിക്കാൻ ഫോണെടുത്തു... പെട്ടന്നാണ് അവൻ ആ കാഴ്ച കണ്ടത്..........തുടരും………..........
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ നാളെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ബ്രക്‌സിറ്റ് ചര്‍ച്ചകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. എന്നാല്‍, പ്രധാനമന്ത്രിയായി എത്തുന്നയാളുടെ മുന്നില്‍ ബ്രക്‌സിറ്റ് മാത്രമല്ല വെല്ലുവിളി ബ്രിട്ടനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പല്‍ പ്രതിസന്ധിയും പ്രധാന വെല്ലുവിളിയാകും. ഇറാനെതിരായി നീങ്ങാന്‍ അന്താരാഷ്ട്ര സഹകരണം തേടുന്ന ബ്രിട്ടന് അനുകൂലമല്ല സാഹചര്യമല്ല നിലവിലുള്ളത്. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ പോറലേറ്റ യൂറോപ്യന്‍ ബന്ധവും ആണവകരാറും ബ്രിട്ടിഷ് അംബാസിഡറുടെ ഇമെയില്‍ വിവാദവും വരുത്തിവച്ച അമേരിക്കയുടെ അനിഷ്ടവും തിരിച്ചടിയാകാനാണ് സാധ്യത. ആഭ്യന്തരതലത്തിലും കാര്യങ്ങള്‍ എളുപ്പമല്ല. ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ നടപടിയില്‍ എംപിമാര്‍ക്കുതന്നെ അഭിപ്രായവ്യത്യാസമുണ്ട്. Advertisements പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോണ്‍സണോട് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകളുണ്ട്. പ്രതിപക്ഷവും ഇടഞ്ഞാണ് നില്‍ക്കുന്നത്. അതേസമയം, പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതിന്റെ പിറ്റേന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലേബര്‍ പാര്‍ട്ടി. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചുരുക്കം പേര്‍ വിചാരിച്ചാല്‍ മാത്രം മതി പ്രമേയം പരാജയപ്പെടാന്‍. 14 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ താഴെ വീഴും. പിന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പാര്‍ലമെന്റിന് ആറാഴ്ചത്തെ വേനലവധി തുടങ്ങുന്നത് വെള്ളിയാഴ്ചയാണ്. അതുവരെ കാത്തിരിക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ പുതിയ പ്രധാനമന്ത്രിക്ക് ബ്രക്‌സിറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. പക്ഷേ ധാരണയില്ലാത്ത ബ്രക്‌സിറ്റാവാം എന്ന ബോറിസ് ജോണ്‍സന്റെ നിലപാടിനോട് ഭൂരിപക്ഷത്തിനും യൂറോപ്യന്‍ യൂണിയനും യോജിപ്പില്ല.
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... ക്ഷേത്രത്തിൽ നിന്നും ഓട്ടുരുളികൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ October 04 12:01 2022 Print This Article Share it With Friends by asianmetronews 0 Comments പൂയപ്പള്ളി : ഓടനാവട്ടം കട്ടയിൽ കാവിൽ ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഗേറ്റ് തുറന്നു, നാലമ്പലത്തിൽ സൂക്ഷിച്ചിരുന്ന 30000 രൂപവരുന്നതും നിത്യപൂജയ്ക്ക് ഉപയോഗിച്ച് വരുന്നതുമായ ഓട്ടുരുളികൾ മോഷണം ചെയ്ത പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കോട്ടപ്പുറത്ത് തയ്യിൽ പടിഞ്ഞാറ്റതിൽ നാഷാമോൻ എന്ന് വിളിക്കുന്ന അമീൻഷായും കൂട്ടാളി പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.
കുട്ടികളുടെ ഒരു അവധിക്കാലം അവസാനിക്കുന്നതിന് തൊട്ടു മുൻപുള്ള ഞായറാഴ്ച. ദിവ്യബലിക്കായി ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ് ആകെ അസ്വസ്ഥമായിരുന്നു. തുടർന്നു വരുന്ന ദിവസങ്ങളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ, ജോലി, കുട്ടികളുടെ പഠനസംബന്ധമായ തിരക്കുകൾ എല്ലാം പതിവില്ലാത്ത വിധം ഭാരപ്പെടുത്തുന്ന ചിന്തകളായി മനസിൽ നിറഞ്ഞു നിന്നു. വിശുദ്ധ കുർബാന തുടങ്ങിയിട്ടും മനസിന് ഏകാഗ്രത കിട്ടുന്നുണ്ടായിരുന്നില്ല. എല്ലാ ചിന്തകളും കർത്താവിന്റെ കരങ്ങളിൽ വിട്ടുകൊടുത്ത് പ്രാർത്ഥിക്കാനുള്ള ശ്രമത്തിൽ കണ്ണുകൾ അടച്ച് നിൽക്കവേ അടുക്കള ബഞ്ചിലിരിക്കുന്ന ഒരു തവിയുടെ ചിത്രം മനസിൽ തെളിഞ്ഞു വന്നു. പലവിചാരം എന്ന് എന്നെ തന്നെ ശാസിച്ച് മനസ് പ്രാർത്ഥനയിലേക്ക് തിരിക്കവേ വീണ്ടും മിഴിവോടെ തെളിഞ്ഞു വരുന്ന അതേ തവി. പലപ്പോഴും വിചിത്രമായ ഉദാഹരണങ്ങളിലൂടെയും തോന്നലുകളിലൂടെയും കർത്താവ് സംസാരിച്ച അനുഭവം ഉണ്ടായിട്ടുള്ളതുകൊണ്ട് ഇതും കർത്താവ് കാണിച്ചു തരുന്നതു തന്നെ എന്ന് മനസിലാക്കി ഞാൻ ഈശോയോട് പറഞ്ഞു. ”കർത്താവേ അങ്ങേയ്ക്ക് തെറ്റി. ഞാൻ ആകുലപ്പെടുന്നത് അടുക്കള കാര്യങ്ങളോ പാചകമോ ഒന്നും ഓർത്തല്ല. വേറെ ഒരുപാട് കാര്യങ്ങളെക്കുറിച്ചാ. അങ്ങ് എന്തിനാ എന്നെ ഈ തവി കാണിച്ചു തരുന്നത്?” പുണ്യപ്പെട്ട പലവിചാരം ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം കർത്താവിന്റെ ശാന്തമായ സ്വരം എന്നോടിങ്ങനെ ചോദിക്കുന്നതായി അനുഭവപ്പെട്ടു, ”തവി എന്തിനാ ഉപയോഗിക്കുന്നത്?” ”പാചകം ചെയ്ത വിഭവങ്ങൾ വിളമ്പി കൊടുക്കാൻ” ഇതെന്തു ചോദ്യം എന്ന മട്ടിൽ ഞാൻ മറുപടി പറഞ്ഞു. ”അതെ. എന്നാൽ നേരം പുലരുമ്പോൾ മുതൽ ഇന്ന് എന്ത് പാചകം ചെയ്യണം, അതിനെന്തൊക്കെ സാധനങ്ങൾ വേണം എന്നിങ്ങനെ ചിന്തിച്ച് തവി ഭാരപ്പെടേണ്ട കാര്യമുണ്ടോ?” ”ഇല്ല കർത്താവേ. അത് പാചകം ചെയ്യുന്ന ആളുടെ ചുമതലയല്ലേ?” ആകുലപ്പെട്ട് തല കുത്തി മറിയുന്ന ഒരു തവിയുടെ ചിത്രം മനസിൽ ഉണർത്തിയ ചിരിയോടും ഒപ്പം കർത്താവ് എന്താ പറഞ്ഞു വരുന്നത് എന്ന ശങ്കയോടും കൂടെ ഞാൻ മറുപടി പറഞ്ഞു. ”എന്നുവച്ച് എത്ര നല്ല വിഭവങ്ങൾ ഉണ്ടാക്കിയാലും തവി ഇല്ലെങ്കിൽ അത് മറ്റുള്ളവർക്ക് വിളമ്പി കൊടുക്കാൻ പറ്റുമോ?” കർത്താവ് വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധയോടെ കാതോർത്തു. ”അപ്പോൾ തവി അടുക്കളയിൽ വളരെ പ്രാധാന്യമുള്ള ഒരു ഉപകരണം ആണെന്ന് വ്യക്തം. അതുപോലെ തന്നെ വ്യക്തമാണ് തന്നെ ഉപയോഗിച്ച് വിളമ്പേണ്ട വിഭവങ്ങളെ കുറിച്ചോ അവ തയ്യാറാക്കുന്നതിനെക്കുറിച്ചോ തവി ഭാരപ്പെടേണ്ട എന്നതും. പാചകം ചെയ്യുന്ന വ്യക്തി എടുത്ത് ഉപയോഗിക്കുമ്പോൾ നിന്ന് കൊടുക്കുക എന്നതിൽ ഉപരിയായി തവിയിൽനിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നുമില്ല.” കർത്താവ് പറഞ്ഞ് നിർത്തിയപ്പോൾ അവിടുന്ന് കാണിച്ചു തന്ന ചിത്രത്തിന്റെ പൊരുൾ എന്തെന്ന് എനിക്ക് വ്യക്തമാകാൻ തുടങ്ങി. പാചകക്കാരനായ ദൈവത്തിന്റെ കൈയിലെ തവിയായ ഞാൻ ആകുലപ്പെടുന്നതിന്റെ വിഡ്ഢിത്തം മനസിലാക്കിയ ഞാൻ ചമ്മലോടെ മെല്ലെ പറഞ്ഞു. ”എനിക്ക് മനസിലായി കർത്താവേ. തെറ്റ് പറ്റിയത് അങ്ങേയ്ക്കല്ല; എനിക്കാണ്.” വാത്സല്യം നിറഞ്ഞ അവിടുത്തെ കണ്ണുകളും പുഞ്ചിരി തൂകുന്ന മുഖവും ഹൃദയത്തിലുണർത്തിയ ആനന്ദത്തോടെ വളരെ ലളിതമായി എന്റെ പ്രശ്‌നങ്ങൾക്ക് ഉത്തരം തന്ന ഈശോയോട് നന്ദി പറഞ്ഞ് ദൈവാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ മനസ് ഒരു പഞ്ഞിത്തുണ്ടിനെക്കാൾ ലഘുവായിരുന്നു. ഫിലിപ്പി 4:6-7 പറയുന്നു ”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും.”
റിഷാബ് ഷെട്ടി ഒരുക്കിയ കന്നഡ സിനിമ കാന്താര ഇപ്പോൾ ഓൺലൈനിൽ സ്ട്രീമിംഗിനായി ലഭ്യമാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ നവംബർ 24 ന് ഓൺലൈൻ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോകളിൽ ചിത്രം റിലീസ് ചെയ്തു. എന്നിരുന്നാലും, പക്ഷെ ഇതിൽ ജനപ്രിയ ഗാനമായ വരാഹ രൂപം നീക്കം ചെയ്തു. ക്ലൈമാക്‌സിലെ ഗാനത്തിന് പകരം പുതിയ പതിപ്പ് വന്നിരിക്കുന്നു. ഒറിജിനൽ പതിപ്പിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിക് ബ്രാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ നിയമനടപടിയെ തുടർന്നാണ് ആമസോൺ പ്രൈം കാന്താര എന്ന സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്തത് . വരാഹ രൂപത്തിന്റെ പുതിയ പതിപ്പിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോം കന്നഡ ത്രില്ലർ പുറത്തിറക്കിയെങ്കിലും ആരാധകർ അതിൽ നിരാശരാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരാധകരാണ് ട്വിറ്ററിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. The post കാന്താരയിലെ ജനപ്രിയ ഗാനമായ വരാഹ രൂപം ഓടിടിയിൽ നീക്കം ചെയ്തു; പകരം പുതിയ പതിപ്പ് appeared first on ഇവാർത്ത | Evartha. Related Post navigation നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം മന്ത്രി പി രാജീവ് | Kerala | Deshabhimani എംബോള ഗോളില്‍ സ്വിസ് ജയം; മികച്ച കളി കാഴ്ചവച്ച് കാമറൂണ്‍; ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം
ഇന്ത്യ 2021-22-ല്‍ നിശ്ചയിച്ച 400 ബില്യണ്‍ യു.എസ് ഡോളറിന്റെ വ്യാവസായിക കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയില്‍ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 23.2% വര്‍ദ്ധിച്ചു ഇന്ത്യയിലേക്കുള്ള ശക്തമായ മൂലധന ഒഴുക്ക് അതിവേഗമുള്ള വിദേശ വിനിമയ കരുതല്‍ ശേഖരണത്തിന് വഴിയൊരുക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു 2021 നവംബര്‍ അവസാനത്തോടെ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഫോറെക്‌സ് റിസര്‍വ് ഹോള്‍ഡറായി( വിദേശനാണ്യ കരുതല്‍ ശേഖരം) ഇന്ത്യ നടപ്പുവര്‍ഷം ഇന്ത്യയുടെ വിദേശമേഖലയുടെ പ്രതിരോധം സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് ശുഭപ്രതീക്ഷ നല്‍കുന്നു ഏത് ബാഹ്യ ആഘാതങ്ങളേയും നേരിടാന്‍ ഇന്ത്യയുടെ വിദേശ മേഖല വളരെയധികം മെച്ചപ്പെട്ടതായി സര്‍വ്വേ പറയുന്നു Posted On: 31 JAN 2022 2:59PM by PIB Thiruvananthpuram മഹാമാരി മൂലം മുന്‍വര്‍ഷമുണ്ടായ മാന്ദ്യത്തിന് ശേഷം 2021-22ല്‍ ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹത്തോടെ വിദേശ വ്യാപാരം ശക്തമായി വീണ്ടെടുക്കുകയും, വിദേശനാണ്യ കരുതല്‍ ശേഖരം അതിവേഗം ശേഖരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. നടപ്പുവര്‍ഷത്തില്‍ ഇന്ത്യയുടെ ബാഹ്യമേഖലയുടെ പ്രതിരോധശേഷി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് നല്ല സൂചനയാണെന്ന് 2021-22 ലേക്കുള്ള സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എന്നിരുന്നാലും, ആഗോള പണലഭ്യത കര്‍ക്കശമാക്കുന്നതും ആഗോള ചരക്ക് വിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും ഉയര്‍ന്ന ചരക്കുനീക്ക ചെലവും ഒപ്പം പുതിയ വകഭേദങ്ങളുടെ രൂപത്തിലുള്ള കോവിഡ്-19ന്റെ പുതിയ പകര്‍ച്ചയും 2022-23 വര്‍ഷം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശ വ്യാപാര പ്രകടനം: ആഗോള ആവശ്യങ്ങള്‍ വീണ്ടെടുത്തതിനൊപ്പം ആഭ്യന്തര പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനവും കാരണം, ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി തിരിച്ചുവരികയും കോവിഡിന് മുമ്പുള്ള നിലകളെ മറികടക്കുകയും ചെയ്തുവെന്ന് സര്‍വേ പറയുന്നു. ഗവണ്‍മെന്റ് സമയോചിതമായി എടുത്ത മുന്‍കൈകളും കയറ്റുമതിയിലെ പുനരുജ്ജീവനത്തിനെ സഹായിച്ചു. 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ യു.എസ്.എയും യു.എ.ഇയും ചൈനയുമാണ് മുന്‍നിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായി തുടര്‍ന്നത്. അതേസമയം ചൈന, യു.എ.ഇ, യു.എസ്.എ എന്നിവയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സുകളും. ടൂറിസം വരുമാനം ദുര്‍ബലമായിരുന്നിട്ടും, 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. ശക്തമായ സോഫ്റ്റ്‌വെയറും വ്യാപാര വരുമാനവും കാരണം, വരുമാനവും പണം നല്‍കലും മഹമാരിക്ക് മുമ്പുള്ള തലങ്ങള്‍ മറികടന്നു. 2021 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതഗതിക്ക് സാക്ഷ്യം വഹിച്ചതായും ഇത് ചരക്ക് വ്യാപാരത്തെ മഹാമാരിക്ക് മുമ്പുള്ള ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നും സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു. ആഗോളപ്രവണതയെ പിന്തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെന്നും 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49.7%വും 2019-20ത്തെ അപേക്ഷിച്ച് (ഏപ്രില്‍-ഡിസംബര്‍) 26.5% വര്‍ദ്ധിച്ചു. 2021-22ല്‍ നിശ്ചയിച്ചിട്ടുള്ള 400 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 75 ശതമാനത്തിലധികം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പ്രധാന വിപണികളിലെ അതിവേഗവീണ്ടെടുക്കല്‍, വര്‍ദ്ധിച്ച ഉപഭോക്തൃ ചെലവ്, പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ചതുമൂലം ഒതുക്കിവച്ചിരുന്ന സമ്പാദ്യങ്ങള്‍ ചെലവഴിച്ചത് കയറ്റുമതിക്ക് വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ ശക്തമായ സമ്മര്‍ദ്ദം എന്നിവ 2021-22 ല്‍ കയറ്റുമതിയെ ശക്തിപ്പെടുത്തി. കയറ്റുമതിയിലെ ഉയര്‍ച്ച വിശാലാടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മികച്ച രീതിയില്‍ തുടരുന്നു, കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 23.2% വര്‍ദ്ധിച്ചു. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദിശയിലേക്കുള്ള മുന്നേറ്റം ഇന്ത്യയുടെ കയറ്റുമതി വൈവിദ്ധ്യവല്‍ക്കരണത്തിനുള്ള സ്ഥാപനപരമായ ക്രമീകരണങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണെന്ന് സര്‍വേ ശിപാര്‍ശ ചെയ്യുന്നു. ചരക്ക് ഇറക്കുമതി പ്രശ്‌നത്തില്‍, ഇന്ത്യ ആഭ്യന്തര ചോദനം പുനരുജ്ജീവിപ്പിച്ചതിന്റെ ഫലമായി ശക്തമായ ഇറക്കുമതി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി സാമ്പത്തിക സര്‍വേ പറയുന്നു. ചരക്കുകളുടെ ഇറക്കുമതി മഹാമാരിക്ക് മുമ്പുള്ള കാലത്തെ കടന്നുകൊണ്ട് 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 68.9% നിരക്കിലും 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവിലേതിനെ അപേക്ഷിച്ച് 21.9% നിരക്കിലും വളര്‍ന്നു, ഏപ്രില്‍-നവംബര്‍ കാലയളവില്‍ ചൈനയുടെ വിഹിതം 17.7 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി കുറച്ചതിന്റെ പ്രതിഫലനമായി, ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളിലെ വൈവിദ്ധ്യവല്‍ക്കരണം വര്‍ദ്ധിച്ചതായി സര്‍വേ സൂചിപ്പിക്കുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് വ്യാപാര കമ്മി 142.4 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നതായും സര്‍വേ സൂചിപ്പിക്കുന്നു. സേവനങ്ങളിലെ വ്യാപാരം: കോവിഡാനന്തരകാലത്തും ലോകത്തിന്റെ സേവന വ്യാപാരമേഖലയില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവന കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവില്‍ നിന്നും 18.4% വര്‍ദ്ധിച്ച് 177.7 ബില്യണ്‍ യു.എസ് ഡോളറായി. സേവന കയറ്റുമതിയില്‍ ഉണ്ടായ ശക്തമായ വളര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് നടപ്പാക്കിയ സുപ്രധാന പരിഷ്‌കാരങ്ങളും കാരണമായിരിക്കാമെന്ന് സര്‍വേ പറയുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ സേവന ഇറക്കുമതി 21.5% ഉയര്‍ന്ന് 103.3 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കറന്റ് അക്കൗണ്ട് ബാലന്‍സ്: വ്യാപാര അക്കൗണ്ടുകളിലുണ്ടായ കമ്മി 2021-22 ആദ്യ പകുതിയില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് ബാലന്‍സിനെ ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 0.2 ശതമാനത്തിന്റെ കമ്മിയിലേക്ക് നയിച്ചുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ബാഹ്യ വാണിജ്യ വായ്പകളിലെ (ഇ.സി.ബി) പുനരുജ്ജീവനം, ഉയര്‍ന്ന ബാങ്കിംഗ് മൂലധനം, പ്രത്യേകമായി അധിക പിന്‍വലിക്കുന്നതിനുള്ള അവകാശങ്ങള്‍ (എസ്.ഡി.ആര്‍) നല്‍കല്‍ എന്നിവ കാരണം2021-22ന്റെ ആദ്യപകുതിയില്‍ (എച്ച് 1) സഞ്ചിത മൂലധന പ്രവാഹം 65.6 ബില്യണ്‍ യു.എസ്.ഡോളര്‍ എന്നതരത്തില്‍ ഉയര്‍ന്നതായിരുന്നു.ഇന്ത്യയുടെ വിദേശ കടം ഒരു വര്‍ഷം മുമ്പത്തെ 556.8 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ,2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) അധിക എസ്.ഡി.ആര്‍ വിഹിതവും ഉയര്‍ന്ന വാണിജ്യ വായ്പകളുമാണ് ഇതില്‍ പ്രതിഫലിപ്പിച്ചത്. മൂലധന അക്കൗണ്ട്: 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അറ്റവിദേശ നിക്ഷേപം മിതമായ നിരക്കില്‍ 25.4 ബില്യണ്‍ യു.എസ് ഡോളറായിരുന്നതായി സര്‍വേ പറയുന്നു. 2021 നവംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, അറ്റ എഫ്.ഡി.ഐ (നേരിട്ടുള്ള വിദേശ നിക്ഷേപം)യും മൊത്ത എഫ്.ഡി.ഐയും മിതമായ നിലയിലായത് പ്രധാനമായും കുറഞ്ഞ ഓഹരി നിക്ഷേപം കാരണമായിരുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ അസ്ഥിരമായി തുടരുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. ബി.ഒ.പി (ബാലന്‍സ് ഓഫ് പേയ്‌മെന്റ്) ബാക്കിയും വിദേശ നാണ്യ കരുതല്‍ ശേഖരവും (ബാലന്‍സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ്‌സ്) മിതമായ കറന്റ് അക്കൗണ്ട് കമ്മി നികത്താന്‍ ശക്തമായ മൂലധന പ്രവാഹം പര്യാപ്തമാണെന്ന് സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നു, ഇത് 2021-22 ലെ ആദ്യപകുതി (എച്ച്1)യില്‍ മൊത്തത്തിലുള്ള ബാലന്‍സ് ഓഫ് പേയ്‌മെന്റില്‍(ബി.ഒ.പി) 63.1 ബില്യണ്‍ യു.എസ് ഡോളറിന്റെ മിച്ചത്തിന് കാരണമായി. ഇത് വിദേശ നാണയ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. 600 ബില്യണ്‍ യു.എസ് ഡോളറിന്റെ നാഴികക്കല്ല് കടന്ന് 2021 ഡിസംബര്‍ 31 വരെ ഇത് 633.6 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. 2021 നവംബര്‍ അവസാനത്തോടെ, ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ ഫോറെക്‌സ് (വിദേശനാണ്യ) കരുതല്‍ ശേഖരത്തിന് ഉടമയാണ് ഇന്ത്യ. വിനിമയനിരക്കിലെ ചാഞ്ചാട്ടത്തിന്റെകാര്യത്തില്‍, 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ രൂപ യു.എസ്. ഡോളറിനെതിരെ രണ്ട് ദിശകളിലേക്കുമുള്ള ചലനങ്ങള്‍ പ്രകടിപ്പിച്ചു. എന്നിട്ടും 2021 ഡിസംബറില്‍ 2021 മാര്‍ച്ചിനെക്കാള്‍ അത് 3.4% കുറഞ്ഞു. എന്നിരുന്നാലും വളര്‍ന്നുവരുന്ന വിപണിയിലെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച മിതമായിരുന്നു; യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സെ്റ്റര്‍ലിംഗ് എന്നിവയ്‌ക്കെതിരെ ഇത് വിലമതിക്കുകയും ചെയ്തു. ബാഹ്യ കടം: ഇന്ത്യയുടെ വിദേശ കടം 2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ യു.എസ് ഡോളറായി നിലനിന്നു, ഇത് 2021 ജൂണ്‍ അവസാനത്തെ നിലയേക്കാള്‍ 3.9% കൂടുതലാണ്. 2021 മാര്‍ച്ച് അവസാനത്തോടെ പ്രതിസന്ധിക്ക് മുമ്പുള്ള തലം കടന്ന ഇന്ത്യയുടെ ബാഹ്യ കടം, 2021 സെപ്റ്റംബര്‍ അവസാനത്തോടെ കൂടുതല്‍ ദൃഢീകരിക്കപ്പെട്ടു, എന്‍.ആര്‍.ഐ (പ്രവാസി) നിക്ഷേപങ്ങളിലെ പുനരുജ്ജീവനവും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടെ ഒറ്റത്തവണ അധിക എസ്.ഡി.ആര്‍ അനുവദിക്കലും ഇതിന് സഹായിച്ചുവെന്ന് സര്‍വേ പറയുന്നു. മൊത്തം ബാഹ്യകടത്തിലെ ഹ്രസ്വകാല വായ്പയുടെ വിഹിതം 2021 മാര്‍ച്ച് അവസാനത്തിലെ 17.7% ല്‍ നിന്ന് 2021 സെപ്റ്റംബര്‍ അവസാനത്തോടെ ചെറുതായി കുറഞ്ഞ് 17% ആയി. ഇടക്കാല വീക്ഷണത്തില്‍, ഇന്ത്യയുടെ വിദേശ കടം വളര്‍ന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കിയതിലും താഴെയായി തുടരുന്നുവെന്ന് സര്‍വേ പറയുന്നു. ഇന്ത്യയുടെ പ്രതിരോധശേഷി: കരുതല്‍ ശേഖരത്തിലെ ഗണ്യമായ വര്‍ദ്ധനവ്, വിദേശ കരുതല്‍ ശേഖരത്തിന്മേലുള്ള മൊത്തം വിദേശ വായ്പ, വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്കുള്ള ഹ്രസ്വകാല കടം എന്നിങ്ങനെയുള്ള ബാഹ്യ ദുര്‍ബലത സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാരണമായി എന്ന് സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്ക് മറുപടിയായി ഫെഡറല്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥാപിതമായ പ്രധാനപ്പെട്ട സെന്‍ട്രല്‍ ബാങ്കുകള്‍ പണനയം വേഗത്തില്‍ സാധാരണനിലയില്‍ ആക്കുമ്പോള്‍ ഉടലെടുക്കാന്‍ സാദ്ധ്യതയില്‍ നിന്ന് ഉരുത്തിയുന്ന ഏത് തരത്തിലുള് പണലഭ്യതയേയും നേരിടാന്‍ ഇന്ത്യയുടെ ബാഹ്യമേഖല പ്രതിരോധ സജ്ജവുമാണ്. (Release ID: 1793881) Visitor Counter : 343 Read this release in: Telugu , Urdu , Bengali , English , Hindi , Marathi , Punjabi , Tamil ധനകാര്യ മന്ത്രാലയം ......സാമ്പത്തിക സര്‍വേ.... ഇന്ത്യയുടെ വിദേശ വ്യാപാരം 2021-22 ല്‍ ശക്തമായി തിരിച്ചുവന്നു ഇന്ത്യ 2021-22-ല്‍ നിശ്ചയിച്ച 400 ബില്യണ്‍ യു.എസ് ഡോളറിന്റെ വ്യാവസായിക കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയില്‍ കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 23.2% വര്‍ദ്ധിച്ചു ഇന്ത്യയിലേക്കുള്ള ശക്തമായ മൂലധന ഒഴുക്ക് അതിവേഗമുള്ള വിദേശ വിനിമയ കരുതല്‍ ശേഖരണത്തിന് വഴിയൊരുക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു 2021 നവംബര്‍ അവസാനത്തോടെ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഫോറെക്‌സ് റിസര്‍വ് ഹോള്‍ഡറായി( വിദേശനാണ്യ കരുതല്‍ ശേഖരം) ഇന്ത്യ നടപ്പുവര്‍ഷം ഇന്ത്യയുടെ വിദേശമേഖലയുടെ പ്രതിരോധം സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് ശുഭപ്രതീക്ഷ നല്‍കുന്നു ഏത് ബാഹ്യ ആഘാതങ്ങളേയും നേരിടാന്‍ ഇന്ത്യയുടെ വിദേശ മേഖല വളരെയധികം മെച്ചപ്പെട്ടതായി സര്‍വ്വേ പറയുന്നു Posted On: 31 JAN 2022 2:59PM by PIB Thiruvananthpuram മഹാമാരി മൂലം മുന്‍വര്‍ഷമുണ്ടായ മാന്ദ്യത്തിന് ശേഷം 2021-22ല്‍ ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹത്തോടെ വിദേശ വ്യാപാരം ശക്തമായി വീണ്ടെടുക്കുകയും, വിദേശനാണ്യ കരുതല്‍ ശേഖരം അതിവേഗം ശേഖരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. നടപ്പുവര്‍ഷത്തില്‍ ഇന്ത്യയുടെ ബാഹ്യമേഖലയുടെ പ്രതിരോധശേഷി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് നല്ല സൂചനയാണെന്ന് 2021-22 ലേക്കുള്ള സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എന്നിരുന്നാലും, ആഗോള പണലഭ്യത കര്‍ക്കശമാക്കുന്നതും ആഗോള ചരക്ക് വിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും ഉയര്‍ന്ന ചരക്കുനീക്ക ചെലവും ഒപ്പം പുതിയ വകഭേദങ്ങളുടെ രൂപത്തിലുള്ള കോവിഡ്-19ന്റെ പുതിയ പകര്‍ച്ചയും 2022-23 വര്‍ഷം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശ വ്യാപാര പ്രകടനം: ആഗോള ആവശ്യങ്ങള്‍ വീണ്ടെടുത്തതിനൊപ്പം ആഭ്യന്തര പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനവും കാരണം, ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി തിരിച്ചുവരികയും കോവിഡിന് മുമ്പുള്ള നിലകളെ മറികടക്കുകയും ചെയ്തുവെന്ന് സര്‍വേ പറയുന്നു. ഗവണ്‍മെന്റ് സമയോചിതമായി എടുത്ത മുന്‍കൈകളും കയറ്റുമതിയിലെ പുനരുജ്ജീവനത്തിനെ സഹായിച്ചു. 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ യു.എസ്.എയും യു.എ.ഇയും ചൈനയുമാണ് മുന്‍നിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായി തുടര്‍ന്നത്. അതേസമയം ചൈന, യു.എ.ഇ, യു.എസ്.എ എന്നിവയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സുകളും. ടൂറിസം വരുമാനം ദുര്‍ബലമായിരുന്നിട്ടും, 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. ശക്തമായ സോഫ്റ്റ്‌വെയറും വ്യാപാര വരുമാനവും കാരണം, വരുമാനവും പണം നല്‍കലും മഹമാരിക്ക് മുമ്പുള്ള തലങ്ങള്‍ മറികടന്നു. 2021 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതഗതിക്ക് സാക്ഷ്യം വഹിച്ചതായും ഇത് ചരക്ക് വ്യാപാരത്തെ മഹാമാരിക്ക് മുമ്പുള്ള ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നും സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു. ആഗോളപ്രവണതയെ പിന്തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെന്നും 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49.7%വും 2019-20ത്തെ അപേക്ഷിച്ച് (ഏപ്രില്‍-ഡിസംബര്‍) 26.5% വര്‍ദ്ധിച്ചു. 2021-22ല്‍ നിശ്ചയിച്ചിട്ടുള്ള 400 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 75 ശതമാനത്തിലധികം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പ്രധാന വിപണികളിലെ അതിവേഗവീണ്ടെടുക്കല്‍, വര്‍ദ്ധിച്ച ഉപഭോക്തൃ ചെലവ്, പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ചതുമൂലം ഒതുക്കിവച്ചിരുന്ന സമ്പാദ്യങ്ങള്‍ ചെലവഴിച്ചത് കയറ്റുമതിക്ക് വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ ശക്തമായ സമ്മര്‍ദ്ദം എന്നിവ 2021-22 ല്‍ കയറ്റുമതിയെ ശക്തിപ്പെടുത്തി. കയറ്റുമതിയിലെ ഉയര്‍ച്ച വിശാലാടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മികച്ച രീതിയില്‍ തുടരുന്നു, കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 23.2% വര്‍ദ്ധിച്ചു. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദിശയിലേക്കുള്ള മുന്നേറ്റം ഇന്ത്യയുടെ കയറ്റുമതി വൈവിദ്ധ്യവല്‍ക്കരണത്തിനുള്ള സ്ഥാപനപരമായ ക്രമീകരണങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണെന്ന് സര്‍വേ ശിപാര്‍ശ ചെയ്യുന്നു. ചരക്ക് ഇറക്കുമതി പ്രശ്‌നത്തില്‍, ഇന്ത്യ ആഭ്യന്തര ചോദനം പുനരുജ്ജീവിപ്പിച്ചതിന്റെ ഫലമായി ശക്തമായ ഇറക്കുമതി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി സാമ്പത്തിക സര്‍വേ പറയുന്നു. ചരക്കുകളുടെ ഇറക്കുമതി മഹാമാരിക്ക് മുമ്പുള്ള കാലത്തെ കടന്നുകൊണ്ട് 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 68.9% നിരക്കിലും 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവിലേതിനെ അപേക്ഷിച്ച് 21.9% നിരക്കിലും വളര്‍ന്നു, ഏപ്രില്‍-നവംബര്‍ കാലയളവില്‍ ചൈനയുടെ വിഹിതം 17.7 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി കുറച്ചതിന്റെ പ്രതിഫലനമായി, ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളിലെ വൈവിദ്ധ്യവല്‍ക്കരണം വര്‍ദ്ധിച്ചതായി സര്‍വേ സൂചിപ്പിക്കുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് വ്യാപാര കമ്മി 142.4 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നതായും സര്‍വേ സൂചിപ്പിക്കുന്നു. സേവനങ്ങളിലെ വ്യാപാരം: കോവിഡാനന്തരകാലത്തും ലോകത്തിന്റെ സേവന വ്യാപാരമേഖലയില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവന കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവില്‍ നിന്നും 18.4% വര്‍ദ്ധിച്ച് 177.7 ബില്യണ്‍ യു.എസ് ഡോളറായി. സേവന കയറ്റുമതിയില്‍ ഉണ്ടായ ശക്തമായ വളര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് നടപ്പാക്കിയ സുപ്രധാന പരിഷ്‌കാരങ്ങളും കാരണമായിരിക്കാമെന്ന് സര്‍വേ പറയുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ സേവന ഇറക്കുമതി 21.5% ഉയര്‍ന്ന് 103.3 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കറന്റ് അക്കൗണ്ട് ബാലന്‍സ്: വ്യാപാര അക്കൗണ്ടുകളിലുണ്ടായ കമ്മി 2021-22 ആദ്യ പകുതിയില്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് ബാലന്‍സിനെ ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 0.2 ശതമാനത്തിന്റെ കമ്മിയിലേക്ക് നയിച്ചുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ബാഹ്യ വാണിജ്യ വായ്പകളിലെ (ഇ.സി.ബി) പുനരുജ്ജീവനം, ഉയര്‍ന്ന ബാങ്കിംഗ് മൂലധനം, പ്രത്യേകമായി അധിക പിന്‍വലിക്കുന്നതിനുള്ള അവകാശങ്ങള്‍ (എസ്.ഡി.ആര്‍) നല്‍കല്‍ എന്നിവ കാരണം2021-22ന്റെ ആദ്യപകുതിയില്‍ (എച്ച് 1) സഞ്ചിത മൂലധന പ്രവാഹം 65.6 ബില്യണ്‍ യു.എസ്.ഡോളര്‍ എന്നതരത്തില്‍ ഉയര്‍ന്നതായിരുന്നു.ഇന്ത്യയുടെ വിദേശ കടം ഒരു വര്‍ഷം മുമ്പത്തെ 556.8 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ,2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) അധിക എസ്.ഡി.ആര്‍ വിഹിതവും ഉയര്‍ന്ന വാണിജ്യ വായ്പകളുമാണ് ഇതില്‍ പ്രതിഫലിപ്പിച്ചത്. മൂലധന അക്കൗണ്ട്: 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അറ്റവിദേശ നിക്ഷേപം മിതമായ നിരക്കില്‍ 25.4 ബില്യണ്‍ യു.എസ് ഡോളറായിരുന്നതായി സര്‍വേ പറയുന്നു. 2021 നവംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, അറ്റ എഫ്.ഡി.ഐ (നേരിട്ടുള്ള വിദേശ നിക്ഷേപം)യും മൊത്ത എഫ്.ഡി.ഐയും മിതമായ നിലയിലായത് പ്രധാനമായും കുറഞ്ഞ ഓഹരി നിക്ഷേപം കാരണമായിരുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ അസ്ഥിരമായി തുടരുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. ബി.ഒ.പി (ബാലന്‍സ് ഓഫ് പേയ്‌മെന്റ്) ബാക്കിയും വിദേശ നാണ്യ കരുതല്‍ ശേഖരവും (ബാലന്‍സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ്‌സ്) മിതമായ കറന്റ് അക്കൗണ്ട് കമ്മി നികത്താന്‍ ശക്തമായ മൂലധന പ്രവാഹം പര്യാപ്തമാണെന്ന് സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നു, ഇത് 2021-22 ലെ ആദ്യപകുതി (എച്ച്1)യില്‍ മൊത്തത്തിലുള്ള ബാലന്‍സ് ഓഫ് പേയ്‌മെന്റില്‍(ബി.ഒ.പി) 63.1 ബില്യണ്‍ യു.എസ് ഡോളറിന്റെ മിച്ചത്തിന് കാരണമായി. ഇത് വിദേശ നാണയ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. 600 ബില്യണ്‍ യു.എസ് ഡോളറിന്റെ നാഴികക്കല്ല് കടന്ന് 2021 ഡിസംബര്‍ 31 വരെ ഇത് 633.6 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. 2021 നവംബര്‍ അവസാനത്തോടെ, ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ ഫോറെക്‌സ് (വിദേശനാണ്യ) കരുതല്‍ ശേഖരത്തിന് ഉടമയാണ് ഇന്ത്യ. വിനിമയനിരക്കിലെ ചാഞ്ചാട്ടത്തിന്റെകാര്യത്തില്‍, 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ രൂപ യു.എസ്. ഡോളറിനെതിരെ രണ്ട് ദിശകളിലേക്കുമുള്ള ചലനങ്ങള്‍ പ്രകടിപ്പിച്ചു. എന്നിട്ടും 2021 ഡിസംബറില്‍ 2021 മാര്‍ച്ചിനെക്കാള്‍ അത് 3.4% കുറഞ്ഞു. എന്നിരുന്നാലും വളര്‍ന്നുവരുന്ന വിപണിയിലെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച മിതമായിരുന്നു; യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സെ്റ്റര്‍ലിംഗ് എന്നിവയ്‌ക്കെതിരെ ഇത് വിലമതിക്കുകയും ചെയ്തു. ബാഹ്യ കടം: ഇന്ത്യയുടെ വിദേശ കടം 2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ യു.എസ് ഡോളറായി നിലനിന്നു, ഇത് 2021 ജൂണ്‍ അവസാനത്തെ നിലയേക്കാള്‍ 3.9% കൂടുതലാണ്. 2021 മാര്‍ച്ച് അവസാനത്തോടെ പ്രതിസന്ധിക്ക് മുമ്പുള്ള തലം കടന്ന ഇന്ത്യയുടെ ബാഹ്യ കടം, 2021 സെപ്റ്റംബര്‍ അവസാനത്തോടെ കൂടുതല്‍ ദൃഢീകരിക്കപ്പെട്ടു, എന്‍.ആര്‍.ഐ (പ്രവാസി) നിക്ഷേപങ്ങളിലെ പുനരുജ്ജീവനവും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടെ ഒറ്റത്തവണ അധിക എസ്.ഡി.ആര്‍ അനുവദിക്കലും ഇതിന് സഹായിച്ചുവെന്ന് സര്‍വേ പറയുന്നു. മൊത്തം ബാഹ്യകടത്തിലെ ഹ്രസ്വകാല വായ്പയുടെ വിഹിതം 2021 മാര്‍ച്ച് അവസാനത്തിലെ 17.7% ല്‍ നിന്ന് 2021 സെപ്റ്റംബര്‍ അവസാനത്തോടെ ചെറുതായി കുറഞ്ഞ് 17% ആയി. ഇടക്കാല വീക്ഷണത്തില്‍, ഇന്ത്യയുടെ വിദേശ കടം വളര്‍ന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് കണക്കാക്കിയതിലും താഴെയായി തുടരുന്നുവെന്ന് സര്‍വേ പറയുന്നു. ഇന്ത്യയുടെ പ്രതിരോധശേഷി: കരുതല്‍ ശേഖരത്തിലെ ഗണ്യമായ വര്‍ദ്ധനവ്, വിദേശ കരുതല്‍ ശേഖരത്തിന്മേലുള്ള മൊത്തം വിദേശ വായ്പ, വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്കുള്ള ഹ്രസ്വകാല കടം എന്നിങ്ങനെയുള്ള ബാഹ്യ ദുര്‍ബലത സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാരണമായി എന്ന് സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്ക് മറുപടിയായി ഫെഡറല്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥാപിതമായ പ്രധാനപ്പെട്ട സെന്‍ട്രല്‍ ബാങ്കുകള്‍ പണനയം വേഗത്തില്‍ സാധാരണനിലയില്‍ ആക്കുമ്പോള്‍ ഉടലെടുക്കാന്‍ സാദ്ധ്യതയില്‍ നിന്ന് ഉരുത്തിയുന്ന ഏത് തരത്തിലുള് പണലഭ്യതയേയും നേരിടാന്‍ ഇന്ത്യയുടെ ബാഹ്യമേഖല പ്രതിരോധ സജ്ജവുമാണ്.
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു March 29 10:04 2022 Print This Article Share it With Friends by asianmetronews 0 Comments രണ്ടാം കോവിഡ് വ്യാപനകാലത്ത് കേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വയംപര്യാപ്തത നേടിയെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഓക്സിജന്‍ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു മിനിറ്റില്‍ 333 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന റാന്നി താലൂക്ക് ആശുപത്രിയെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശബരിമല തീര്‍ഥാടകര്‍ കടന്നു പോകുന്ന റാന്നി മേഖലയിലെ ഈ താലൂക്ക് ആശുപത്രിയില്‍ ഇനിയും കൂടുതല്‍ വികസനം നടത്തും. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സ്ഥലം എംഎല്‍എ പ്രമോദ് നാരായണന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒപി നവീകരണത്തിന് 93 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും. റാന്നി ആശുപത്രിയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി 15.6 കോടി രൂപ മുടക്കി പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് ഭരണാനുമതി നല്കി. റാന്നി ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ലക്ഷ്യ പദ്ധതിയുടെ നിര്‍വഹണത്തിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ആവശ്യം വന്നാല്‍ ഈ പദ്ധതിക്കായി കൂടുതല്‍ തുക അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കും. ആരോഗ്യമേഖയില്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സംസ്ഥാനതലത്തില്‍ കൂടുതല്‍ മികവുണ്ടാകുന്നത്. ഓരോ കാര്യങ്ങളിലും ഉന്നതതലത്തിലെടുക്കുന്ന തീരുമാനം താഴേതട്ടില്‍ നടപ്പാക്കുമ്പോഴാണ് അത് വിജയകരമായി മാറുന്നത്. ആരോഗ്യമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന വികസനം സംസ്ഥാനത്ത് നടത്തിവരുന്നു. ഏറ്റവും അധികം തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടത് ആരോഗ്യമേഖലയിലാണ്. ചികിത്സ മെച്ചപ്പെടുത്തുക, ഒപ്പം രോഗികളോട് ഏറ്റവും നല്ലരീതിയില്‍ ഇടപഴകാന്‍ ആരോഗ്യവകുപ്പിലെ എല്ലാവര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടേഴ്സ് ഫോര്‍ യൂ സംഘടന നല്കിയ 1.25 കോടി വിലമതിക്കുന്ന പ്ലാന്റിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും നല്കിയിരുന്നു. ചടങ്ങില്‍ ഡോക്ടേഴ്സ് ഫോര്‍ യു സംഘടനയുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്ള ആസാദിനേയും ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് എച്ച്ആര്‍ ജേക്കബ് ഉമ്മന്‍ അരികുപുറത്തിനുവേണ്ടി പ്രോഗ്രാം അസിസ്റ്റന്റ് ഫെബിനേയും മന്ത്രി ആദരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിനേഷനുകള്‍ നല്കിയ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി.എ. ബിന്ദുവിനേയും മന്ത്രി ആദരിച്ചു. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഓണം ഇപ്പോള്‍ പരിധിക്കകത്താണ് (സന്തോഷ് പാലാ)- ചാവടിയിലിരുന്ന സ്വര്‍ണ്ണക്കോളാമ്പി സൂത്രത്തില്‍ പുകയിലക്കെട്ട് മണത്തതിനാലാവുമോ... അമ്പോറ്റിയും അമ്പലം വിഴുങ്ങികളും (കവിത: സന്തോഷ്‌ പാലാ)- ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ അഞ്ചാറ്‌ ശിങ്കിടികളുമായി തിടുക്കത്തിലെത്തുന്നു. തിരിയിട്ട വിളക്കിനു മുന്‍പില്‍ തിടമ്പേറി നില്‍ക്കുന്നു. ... ഓണവും കുറെ ചോദ്യങ്ങളും (കവിത: സന്തോഷ്‌ പാലാ)- എന്താണ്‌ തുമ്പീ തുള്ളാത്ത തെന്റെ കണ്ണില്‍ പറക്കും... പ്രണയം എന്ന മഹാകാവ്യം (കവിത: സന്തോഷ്‌ പാലാ)- `സുഖം തന്നെയല്ലേ?' ആദ്യ ചോദ്യത്തില്‍ തന്നെ ഒരു അസുഖത്തിന്റെ... ആവണിച്ചിത്രങ്ങള്‍ (സന്തോഷ്‌ പാലാ)- ആരുടെ മണിയൊച്ച കേള്‍ക്കുന്നു വാതിലില്‍ പത്രമിട്ടാരാ മറയുന്നതിത്രവേഗം? ഓണക്കിറ്റുകള്‍,...
BREAKING NEWS ജോലിക്കിടയിൽ കുഴഞ്ഞുവീണ യുവതിയായ യുകെ മലയാളി നഴ്സിന് അടിയന്തിര ശസ്ത്രക്രിയ നൽകിയെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല... മുവാറ്റുപുഴ സ്വദേശിനിയുടെ മരണത്തിൽ എന്തുചെയ്യുമെന്നറിയാതെ ഭർത്താവും കൊച്ചു കുഞ്ഞും.... | സ്കോട് ലൻഡിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം | ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു! രാജ്യത്ത് വീണ്ടും ടാക്സ് ഉയർത്തുമെന്ന് ചാൻസിലർ ജെറെമി ഹണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുകെ മലയാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാവും Home/ India/Kerala/ മറുക് വേദന സമ്മാനിക്കുമ്പോഴും ചിരി കൊണ്ടു നേരിട്ടു; അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ ഒടുവിൽ മരണത്തിന് കീഴടങ്ങി 5 October, 2022, 7:27 pm by News Desk 6 അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാലിന്റെ വിയോഗം സുഹൃത്തുക്കൾക്കും തീരാവേദനയാണ് സമ്മാനിച്ചത്. അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മരണം കവർന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള ചികിത്സകൾ നടത്തി വരുന്നതിനിടെയാണ് പ്രഭുലാൽ വേദനകളുടെ ലോകത്ത് നിന്നും യാത്രയായത്. വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല . Comments Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. RELATED NEWS മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കും കുട്ടിക്കും പരിക്ക്. നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം. മദ്യലഹരിയിലായ സ്ത്രീയുടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം എ ആര്‍ റഹ്‌മാന്‍ ബന്ധുവായതിന് ശേഷം തന്റെ ജീവിതത്തില്‍ കൂടുതലും പ്രശ്‌നങ്ങൾ മാത്രം; ആദ്യകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ റഹ്‌മാന്‍ സ്‌കോട്‌ലന്റില്‍ മലയാളിക്ക് ക്രൂര മർദ്ദനം; വംശീയമായി അധിക്ഷേപിച്ച ശേഷം പിന്തുടര്‍ന്ന് കൂട്ടം ചേർന്ന് ആക്രമിച്ചു, ആശങ്കയോടെ ഇന്ത്യന്‍ സമൂഹം RECENT POSTS ചെസ്റ്ററിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. ലേബർ പാർട്ടിയുടെ സാമന്ത ഡിക്സൺ ജയിച്ചത് 11,000 വോട്ട് ഭൂരിപക്ഷത്തോടെ "എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു." ഹാരിയുടെ വാക്കുകൾ. ഹാരി & മേഗൻ ; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. വംശീയപരമായ അധിക്ഷേപം എപ്പോഴും തടയപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി റിഷി സുനക് ബ്രെക്‌സിറ്റും ദുരിതം കൂട്ടി. ബ്രെക്‌സിറ്റ് കാരണം ജീവിത ചിലവിൽ വൻ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കും കുട്ടിക്കും പരിക്ക്. നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം. മദ്യലഹരിയിലായ സ്ത്രീയുടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മൂത്രത്തിൽ പൈപ്പ് പൂർണമായും വരാതിരിക്കാൻ വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് പലവിധത്തിലുള്ള ബുദ്ധിമുട്ടിലേക്ക് നയിക്കാനുള്ള കാരണങ്ങൾ ആകുന്നു. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ അവസ്ഥയിൽ നിന്ന് എങ്ങനെ മറികട ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ നിന്ന് എങ്ങനെ മറികടക്കാം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ സൂചിപ്പിക്കുന്നത്. ഉള്ളിൽ തന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയാൻ ശ്രമിക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മൂത്രത്തിൽ പഴുപ്പ് വരാതിരിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് ശുചിത്വം തന്നെയാണ്. എത്രത്തോളം ശുചിത്വത്തോടുകൂടി നമ്മൾ നമ്മുടെ ശരീരം നോക്കുന്നു. അത്രയധികം നമ്മളിൽ നിന്ന് ഇതാകുന്നു പോകുന്നതായിരിക്കും. അതുപോലെതന്നെ വെള്ളം കുടിക്കുന്നതിന്റെ അളവ്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിലേക്ക് മൂത്രത്തിൽ പരിപ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. ഇത് നല്ല രീതിയിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ സഹായകമാകുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ഉപയോഗിക്കുന്ന എല്ലാ വസ്ത്രങ്ങളും നല്ല രീതിയിൽ വൃത്തിയായി ഉപയോഗിക്കുകയും നമ്മൾ ഉപയോഗിക്കുന്ന പരിസരവും എല്ലാം നല്ല രീതിയിൽ ആയിരിക്കുന്നതും വളരെ ഉത്തമമായ രീതിയാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. Share FacebookWhatsApp Prev Post വെളുത്തുള്ളിയും ഇഞ്ചിയും വൃത്തിയാക്കുവാൻ ഇത്ര സിമ്പിൾ ആയിരുന്നോ. ഇതൊന്നും ഇത്രനാൾ അറിയാതെ പോയല്ലോ ഈശ്വരാ. | Easy Kitchen Tips
മലയാള സാഹിത്യം ആഢ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നത് ബഷീറിന്റെ കാലത്താണെന്ന് പറയാം. ബഷീറിന് ഭാഷാ നിയമങ്ങള്‍ അറിയായ്കയല്ല. എങ്കിലും ഭാഷയില്‍ നിലനിന്ന അദൃശ്യമായ മതില്‍ പൊളിക്കാന്‍ അദ്ദേഹത്തിന് ആ നിയമങ്ങള്‍ക്ക് പുറത്തുകടക്കേണ്ടിയിരുന്നു. അതില്‍ ബഷീര്‍ വിജയിക്കുകയും ചെയ്തു. അന്നുവരേക്കും സവര്‍ണതയുടെ നാലുകെട്ടില്‍ ചുറ്റിക്കറങ്ങിയ സാഹിത്യത്തെ അദ്ദേഹം തെരുവിലേക്കും തെണ്ടികളിലേക്കും കൊണ്ടുവന്നു, അതും ഏറ്റവും സത്യസന്ധതയോടെ. എന്തിന് ബഷീറിനെ ഓര്‍ക്കണം? എന്തിന് ബഷീറിനെ വായിക്കണം? രണ്ട് ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം മതിയാകും. നമ്മില്‍ ഏറിയപേര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത ജീവിതം ജീവിച്ചുകാണിച്ച പച്ചമനുഷ്യനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബഷീര്‍ എഴുതിയതിനെക്കാള്‍ പതിന്മടങ്ങ് ബഷീര്‍ എഴുതപ്പെട്ടത് അതുകൊണ്ട് തന്നെയാണ്. ബഷീറിന് ആത്മകഥ എഴുതേണ്ടിവന്നില്ല. എഴുതിയ ഓരോ വരിയിലും ബഷീര്‍ തന്നെത്തന്നെ കടലാസിലേക്ക് കുടഞ്ഞിട്ടു എന്നതുകൊണ്ടാകാം. ആ കുടഞ്ഞിടല്‍ ലളിതപ്രക്രിയ ആയിരുന്നില്ല. എഴുതുമ്പോഴെല്ലാം കരയുമായിരുന്നു ബഷീറെന്ന് ഡോ എം.എം. ബഷീര്‍ എഴുതുന്നുണ്ട്. ആ കരച്ചിലാണ് ഗഡാഗഡിയന്‍ തമാശകളായി മലയാളികളെ രസിപ്പിച്ചത്. കണ്ണുനീരിന് ചിരിപ്പിക്കാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ബഷീര്‍. ബഷീറിനെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളില്‍ പല കാരണങ്ങളാല്‍ എനിക്ക് വ്യത്യസ്തമായി തോന്നിയ പുസ്തകമാണ് ‘എഴുതുമ്പോള്‍ എപ്പോഴും കരഞ്ഞ ഒരാള്‍’. ബഷീര്‍ സാഹിത്യത്തോടുള്ള അതിരുകടന്ന ആരാധനയോ പ്രശംസയോ ഈ പുസ്തകത്തിലില്ല. അതേസമയം ബഷീര്‍ എന്ന മനുഷ്യനെ, ബഷീറെഴുത്തിലെ വിശേഷങ്ങളെ പൊടിപ്പും തൊങ്ങലുമില്ലാതെ അവതരിപ്പിക്കുന്നുണ്ട്. ബഷീറും ഭാര്യയും തമ്മിലുള്ള ഒരു സംഭാഷണരംഗം പകര്‍ത്തുന്നുണ്ട് ഡോക്ടര്‍ ബഷീര്‍. പുസ്തകത്തിലെ ആ ഭാഗം ഇങ്ങനെ വായിക്കാം; ‘ഉറുമ്പിനെയും ചിതലിനെയും കൊല്ലണം എന്ന് പറഞ്ഞ ഭാര്യയോട് ബഷീര്‍ പറയുന്നു; ‘ഹിംസ എനിക്കു വയ്യ’. ‘നമ്മെ ഉപദ്രവിക്കുന്നവരെ നമ്മളും ഉപദ്രവിക്കണം’. ‘അതുവേണ്ട, ദൈവംതമ്പുരാന്‍ എന്തുപറയും? സ്‌നേഹത്തോടെ പെരുമാറുക. എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ തോന്നുന്നുണ്ട്.’ ‘ഞാനും മക്കളുമാണ് പ്രപഞ്ചം എന്നു വിചാരിച്ചാല്‍ മതി. മുഷിയരുത്.’ ‘അത്രയ്ക്ക് ചെറുതാവാന്‍ വയ്യ’. Also Read Also Read എന്തുകൊണ്ട് ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വളരുന്നില്ല, പത്ത് കാരണങ്ങള്‍ ബഷീര്‍ വലിയ മനുഷ്യനായിരുന്നു. ഈ ലോകത്തെയൊന്നാകെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിച്ചയാള്‍. പാമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നു ചിന്തിച്ചയാള്‍. ചായ കുടിച്ചാലുടനെ ബഷീര്‍ ഗ്ലാസ് കമഴ്ത്തി വെക്കുന്നതിനെ കുറിച്ച് ഡോ എം.എം. ബഷീര്‍ പറയുന്നുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ; ‘ഡോക്ടറേ വല്ല വിവരവുമുണ്ടോ? ചായ കുടിച്ചാല്‍ ഉടനെ കഴുകിവെയ്ക്കണം. പെട്ടെന്നു വെള്ളം കിട്ടിയില്ലെങ്കില്‍ കമഴ്ത്തി വെക്കണം. അല്ലെങ്കില്‍ ഉറുമ്പും ഈച്ചയും അതില്‍ വീണുപോകും. ദൈവത്തിന്റെ സൃഷ്ടികളെ കൊല്ലാന്‍ നമുക്കെന്തവകാശം?’ ബഷീര്‍ ചെരുപ്പിടാന്‍ ഇഷ്ടപ്പെടാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ‘ചെരുപ്പിടാതെ നടന്നാല്‍ കാലിനടിയില്‍പ്പെടുന്ന ചെറുജീവികളെ പെട്ടെന്നു തിരിച്ചറിയാം. ചെരുപ്പിട്ടാല്‍ പാവം ജീവികള്‍ ചത്തരഞ്ഞുപോകും’. അതുകൊണ്ട് മാത്രം ചെരുപ്പ് കയ്യില്‍ പിടിച്ചുനടന്ന ബഷീറിനെപ്പോലെ വേറെയാരുണ്ട് നമ്മുടെ സാഹിത്യമണ്ഡലത്തില്‍? നമ്മില്‍ പലര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത ജീവിതം ബഷീര്‍ ജീവിച്ചത് ഇങ്ങനെയൊക്കെയാണ്. തന്നെച്ചൊല്ലി ഒരാള്‍ക്കും, ഒരുറുമ്പിനുപോലും നോവ് ഉണ്ടാകരുത് എന്ന് ചിന്തിക്കാന്‍ സാധിച്ചു എന്നതാണ് ബഷീറിനെ ബഷീറാക്കുന്നത്. താനെങ്ങനെ വൈക്കം ബഷീര്‍ ആയി എന്ന് പറയുന്നിടത്തുപോലും അപരനോടുള്ള ആ കരുതല്‍ നമുക്ക് അനുഭവിക്കാനാകുന്നുണ്ട്. ”തലയോലപ്പറമ്പുകാരനായ ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത്. സര്‍ സി.പിക്കെതിരെ തിരുവിതാംകൂറില്‍ ജോറായി സമരം നടക്കുന്ന കാലം. ഞാന്‍ സചിവോത്തമനെ വിമര്‍ശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെ തേടി പൊലീസ് നടന്നു. അവര്‍ക്ക് പറവൂരുകാരന്‍ മുഹമ്മദ് ബഷീറിനെയായിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാന്‍ പേര് ഒന്നുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് പേരിന് നീളം കൂട്ടും. അതുകൊണ്ട് താലൂക്കിന്റെ പേര് ചേര്‍ത്ത് വൈക്കം മുഹമ്മദ് ബഷീര്‍ എന്നെഴുതി. പറവൂര്‍ മുഹമ്മദ് ബഷീര്‍ രക്ഷപ്പെട്ടു.” Also Read Also Read ഇന്നത്തെ ഇന്ത്യയെ കുറിച്ച് ഒരു കമ്യൂണിസ്റ്റ് | ബൃന്ദ കാരാട്ടുമായി ദീര്‍ഘസംഭാഷണം മലയാള സാഹിത്യം ആഢ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നത് ബഷീറിന്റെ കാലത്താണെന്ന് പറയാം. ബഷീറിന് ഭാഷാ നിയമങ്ങള്‍ അറിയായ്കയല്ല. എങ്കിലും ഭാഷയില്‍ നിലനിന്ന അദൃശ്യമായ മതില്‍ പൊളിക്കാന്‍ അദ്ദേഹത്തിന് ആ നിയമങ്ങള്‍ക്ക് പുറത്തുകടക്കേണ്ടിയിരുന്നു. അതില്‍ ബഷീര്‍ വിജയിക്കുകയും ചെയ്തു. അന്നുവരേക്കും സവര്‍ണതയുടെ നാലുകെട്ടില്‍ ചുറ്റിക്കറങ്ങിയ സാഹിത്യത്തെ അദ്ദേഹം തെരുവിലേക്കും തെണ്ടികളിലേക്കും കൊണ്ടുവന്നു, അതും ഏറ്റവും സത്യസന്ധതയോടെ. എഴുത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയ സാഹിത്യകാരന്‍ എന്ന് പലരും ബഷീറിനെക്കുറിച്ച് പറയാറുണ്ട്. അദ്ദേഹം പരീക്ഷണം നടത്തുകയായിരുന്നില്ല, തികഞ്ഞ ബോധ്യത്തോടെ ഭാഷയില്‍ ഇടപെടുകയായിരുന്നു. എഴുത്തച്ഛന് ശേഷം മലയാളഭാഷയെ നവീകരിച്ച ഒരേയൊരു എഴുത്തുകാരന്‍ ബഷീറാണെന്ന് ടി. പദ്മനാഭന്‍ പറഞ്ഞത് ഇതോട് ചേര്‍ത്തുവായിക്കണം. ഭാഷയിലെ വരേണ്യവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല എന്നറിഞ്ഞുതന്നെയാണ് അദ്ദേഹം സുന്നത്ത് കല്യാണവും മുസ്‌ലിം ജീവിതവും കഥകളിലേക്ക് കൊണ്ടുവരുന്നത്. ബാല്യകാല സഖി ആദ്യം വായിച്ചുകേള്‍പ്പിച്ചത് കോട്ടയത്തെ സാഹിതീ സഖ്യത്തിലായിരുന്നുവെന്ന് എം.എം. ബഷീര്‍ പറയുന്നുണ്ട്. സുന്നത്തുകല്യാണം നോവലില്‍ കൊണ്ടുവന്നതിനെ അവിടെ സന്നിഹിതരായിരുന്ന ചിലര്‍ കഠിനമായി വിമര്‍ശിച്ചിട്ടും നോവലില്‍ നിന്ന് ആ ഭാഗം നീക്കം ചെയ്യാന്‍ ബഷീര്‍ സന്നദ്ധമായില്ല! അതൊരു നിലപാടുറപ്പ് കൂടിയായി കാണണം. ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും എല്ലാ വ്യാകരണങ്ങളും കലക്കികുടിച്ച ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രകാശനം തന്നെയാണത്. ഈ ധീരതയാണ് ബഷീറിനെ മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ ആക്കി മാറ്റിയത്.
കുഞ്ഞുനാൾ മുതൽ അടുത്തറിയാവുന്ന ആ സുഹൃത്തിന്റെ ബിസിനസിൽ പ്രളയത്തിനു ശേഷം ഉയർച്ച ഉണ്ടായിട്ടില്ല. ഒരിക്കൽ ഫോണിലൂടെ അവർ പങ്കുവച്ച ദുഃഖം എന്നെ അതിശയിപ്പിച്ചു. “അച്ചനറിയാമല്ലോ, ഞങ്ങളുടെ ബിസിനസിനെക്കുറിച്ച്? ഇന്നത് കടത്തിൽ മുങ്ങി. കടം വീട്ടണമെങ്കിൽ ഞങ്ങൾക്കുള്ള സ്ഥലം കുറച്ച് വിൽക്കണം. വിൽക്കാൻ നോക്കുമ്പോൾ ഉചിതമായ വില കിട്ടുന്നില്ല. കുറച്ചെങ്കിലും മെച്ചം ലഭിക്കാതെ എങ്ങനെയാണ് അദ്ധ്വാനിച്ചുണ്ടാക്കിയത് വിൽക്കുക? വേണമെങ്കിൽ ബിസിനസ് ഞങ്ങൾക്ക് വേണ്ടെന്നു വയ്ക്കാം. പക്ഷേ, കുറേപ്പേരുടെ കണ്ണീരിന് ഉത്തരം നൽകേണ്ടി വരും. ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിയുള്ളതുകൊണ്ടും സ്ഥാപനം തകരില്ലെന്നും തങ്ങളെ പിരിച്ചുവിടില്ലെന്നും ഉറപ്പുള്ളതുകൊണ്ടും കുറേയധികം ജോലിക്കാർ ലോണെടുത്ത് വീട് വയ്ക്കുകയും മക്കളുടെ വിവാഹം നടത്തുകയും നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കെന്തെങ്കിലും സംഭവിക്കുകയോ, ബിസിനസ് അവസാനിപ്പിക്കുകയോ ചെയ്താലുള്ള അവരുടെ അവസ്ഥ ഓർക്കുമ്പോൾ ഹൃദയം തകരുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും സ്ഥലക്കച്ചവടം നടക്കാനായി അച്ചൻ പ്രാർത്ഥിക്കണം.” എത്ര പവിത്രമായ ചിന്ത. അല്ലേ? രണ്ടാമത്തേത് മദ്ധ്യവയസ്കനായ പിതാവിന്റെ കഥയാണ്. അദ്ദേഹത്തിന് രണ്ട് പെൺമക്കൾ. ഒരാൾ കന്യാസ്ത്രീ, രണ്ടാമത്തെയാൾ ജോലി ചെയ്യുന്നു. ഹൃദയസംബന്ധമായ എന്തോ രോഗമുണ്ടെന്നും മുന്തിയ പരിശോധന വേണമെന്നും അടുത്തിടെയാണ് അയാൾ അറിയുന്നത്. മക്കളും ജീവിതപങ്കാളിയും ആവർത്തിച്ചു പറഞ്ഞിട്ടും അയാൾ സ്കാനിങ്ങിനും മറ്റ് പരിശോധനകൾക്കും തയ്യാറായില്ല. “എന്റെ ഒരേയൊരു സ്വപ്നം എന്റെ കൊച്ചിന്റെ വിവാഹം നടത്തുക എന്നതാണ്. ഞാൻ നീക്കിവച്ചിരിക്കുന്ന പണം എന്റെ ചികിത്സക്കു വേണ്ടിയുള്ളതല്ല. എന്റെ പ്രാണൻ പോയാലും സാരമില്ല. മകളുടെ വിവാഹം നടന്നുകാണണം. അതിനു ശേഷം മതി രോഗനിർണ്ണയവും ചികിത്സയും മറ്റും.” സകല വിശുദ്ധരുടെയും തിരുനാളിനെക്കുറിച്ചുള്ള ധ്യാനമാണ് ഈ ചിന്തകളിലേക്ക് നയിച്ചത്. “കുട്ടികളെ വളരെയധികം സ്നേഹത്തോടെ വളർത്തുന്ന മാതാപിതാക്കളിൽ, കുടുംബം പുലർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന പുരുഷന്മാരിലും സ്ത്രീകളിലും, രോഗികളിലും, വയോവൃദ്ധരായ സമർപ്പിതരിലും ഞാൻ വിശുദ്ധി കാണുന്നു. നമ്മുടെ ഇടയിയും അയൽവാസികളിലുമെല്ലാം ജീവിക്കുന്ന വിശുദ്ധരുണ്ട്” എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ മുകളിൽ സൂചിപ്പിച്ചവരെക്കുറിച്ചുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5:8) എന്ന തിരുവെഴുത്തും ഇവരെക്കുറിച്ചുള്ളതു തന്നെ. എന്റെ സുഖം, എന്റെ ഉയർച്ച എന്ന തലത്തിൽ നിന്നും മറ്റുള്ളവരുടെ കഷ്ടതകളിലേക്കും ഉന്നമനത്തിലേക്കും മിഴി തുറക്കാനും അതിനായ് എന്തെങ്കിലും ചെയ്യാനും മുതിരുന്നിടത്താണ് വിശുദ്ധർ ജന്മം കൊള്ളുന്നത്. അങ്ങനെയുള്ള വിശുദ്ധിയിലേക്കുള്ള വിളി നമുക്കെല്ലാവർക്കുമുള്ളതാണെന്ന് തിരിച്ചറിയുന്നിടത്ത് വിശുദ്ധിയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നു. ഈ ഭൂമിയിൽ ആരംഭം കുറിക്കാത്ത വിശുദ്ധി മരണശേഷം ആരംഭിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ജീവിതം നയിച്ചവരാണ് യഥാർത്ഥ വിശുദ്ധർ. സകലവിശുദ്ധരുടെയും തിരുനാൾ മംഗളങ്ങൾ! ഫാ. ജെൻസൺ ലാസലെറ്റ് Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
സിഗ്നേച്ചർ ഫ്രൂട്ട് കപ്പുകൾ, ടേസ്റ്റിംഗ് കപ്പുകൾ മുതൽ പ്രത്യേക ചെമ്മീൻ കോക്ടെയ്ൽ സോസ് വരെ എന്തും പ്രദർശിപ്പിക്കുക. COPAK ന്റെവളർത്തുമൃഗങ്ങളുടെ ഭാഗം കപ്പ്വ്യക്തതയും മികച്ച ലിഡ് ഫിറ്റും എല്ലാത്തരം മെനു ഓഫറുകൾക്കും ഉയർന്ന നിലവാരം നൽകുന്നു. പ്ലാസ്റ്റിക്PET ഭാഗംകപ്പുകൾസോസുകൾ, മസാലകൾ, ഡ്രെസ്സിംഗുകൾ, രുചി പരീക്ഷകർ എന്നിവ നൽകുന്നതിന് അനുയോജ്യമാണ്. ക്രിസ്റ്റൽ ക്ലിയർ, കർക്കശമായ PET-ൽ നിന്ന് നിർമ്മിച്ചിരിക്കുന്നത്, അത് ശക്തവും നിങ്ങളുടെ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ കാണിക്കുന്നതുമാണ്. അന്വേഷണംവിശദാംശം PET സോസ് കപ്പ് PET സോസ് കപ്പിനെ PET പോർഷൻ കപ്പ്, PET സോസ് കണ്ടെയ്നർ അല്ലെങ്കിൽ പ്ലാസ്റ്റിക് സോസ് കപ്പ് എന്ന് വിളിക്കാം. എല്ലാത്തരം സോസുകളും പായ്ക്ക് ചെയ്യുന്നതിനായി ഡിസ്പോസിബിൾ ഉപയോഗങ്ങൾക്കായി അവ നിർമ്മിക്കുന്നു. COPAK നിർമ്മിക്കുന്ന ഡിസ്പോസിബിൾ PET സോസ് കപ്പുകൾ തക്കാളി സോസ്, സേറ്റ് സോസ് എന്നിവ നിറയ്ക്കുന്നതിനുള്ള നിങ്ങളുടെ ആവശ്യം നിറവേറ്റും. മയോണൈസ്, സോയ സോസ് തുടങ്ങിയവ. നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി സമ്പന്നമാക്കാൻ ഇത് സൗകര്യപ്രദമാണ്. അന്വേഷണംവിശദാംശം മൂടിയോടു കൂടിയ സോസ് കപ്പുകൾ മൂടിയോടു കൂടിയ സോസ് കപ്പുകൾ ഉപയോഗിക്കുകസോസ്മൂടിയോടു കൂടിയ കപ്പുകൾപാർട്ടികൾക്കും ഉച്ചഭക്ഷണങ്ങൾക്കുമായി വ്യക്തിഗത സെർവിംഗുകൾ വിഭജിക്കുന്നതിന്!ഈ പ്ലാസ്റ്റിക്മൂടിയോടു കൂടിയ സോസ് കപ്പുകൾഫുഡ് ഗ്രേഡ് PET മെറ്റീരിയലാണ് നിർമ്മിച്ചിരിക്കുന്നത്, നിങ്ങളുടെ പ്രിയപ്പെട്ട ടോപ്പിംഗുകൾ പായ്ക്ക് ചെയ്യുന്നതിനും റാഞ്ച്, വെണ്ണ, ഹമ്മസ്, കൂടാതെ മിഠായികൾ അല്ലെങ്കിൽ ലഘുഭക്ഷണ മിക്സുകൾ എന്നിവ പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനും അവ സുരക്ഷിതമാണ്. കോപാക്ക്'s മൂടിയോടു കൂടിയ സോസ് കപ്പുകൾ പല വലിപ്പത്തിലും വോള്യങ്ങളിലും ലഭ്യമാണ്.2OZ,3OZ,4OZ എന്നിവയാണ് ഉപഭോക്താക്കൾ തിരഞ്ഞെടുത്ത ഏറ്റവും ജനപ്രിയമായ ഒന്ന്.നിങ്ങളുടെ ശരിയായ ഭക്ഷണത്തിനായി നിങ്ങൾക്ക് മറ്റ് വലുപ്പങ്ങൾ തിരഞ്ഞെടുക്കാം.ഇഷ്‌ടാനുസൃത നിറവും പ്രിന്റിംഗും പിന്തുണയ്ക്കുന്നു. അന്വേഷണംവിശദാംശം മൂടിയോടു കൂടിയ വ്യഞ്ജന കപ്പുകൾ മൂടിയോടു കൂടിയ വ്യഞ്ജന കപ്പുകൾ എന്നും പേരിട്ടുഡിസ്പോസിബിൾ പ്ലാസ്റ്റിക് കോൺഡിമെന്റ് കപ്പുകൾ, സോഫിൽ ഭാഗം, ജെല്ലോ ഷോട്ട് കപ്പുകൾ, സാലഡ് ഡ്രസ്സിംഗ്കപ്പുകൾ അല്ലെങ്കിൽ സോസ് കപ്പുകൾ. ഉപയോഗിക്കുകമൂടിയോടു കൂടിയ വ്യഞ്ജന കപ്പുകൾദൈനംദിന ഭക്ഷണ സംഭരണവും പാർട്ടി വിളമ്പലും കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്.നിങ്ങൾ ഒരു ജന്മദിന പാർട്ടിയോ അവധിക്കാല പാർട്ടിയോ കോക്‌ടെയിൽ പാർട്ടിയോ നടത്തുകയാണെങ്കിലും, ഈ മിനിമൂടിയോടു കൂടിയ വ്യഞ്ജന കപ്പുകൾവലിയതാണ്തിരഞ്ഞെടുപ്പുകൾ.സാലഡ് ഡ്രസ്സിംഗ്, ഡിപ്സ്, അല്ലെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ലഞ്ച് ബാഗിലേക്കോ ബോക്സിലേക്കോ പോപ്പ് ചെയ്യാൻ എളുപ്പമാക്കുന്ന, കവറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. അന്വേഷണംവിശദാംശം ഞങ്ങളുടെ വാർത്താക്കുറിപ്പിലേക്ക് സബ്സ്ക്രൈബ് ചെയ്യുക ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
തികഞ്ഞ അപകടകാരിയെന്നോണം എല്ലാവര്‍ക്കും ഇപ്പോള്‍ സൂര്യനെ പേടിയാണ്. എന്നാല്‍ എന്തുവിലകൊടുത്തും അതിന്റെ വെളിച്ചത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടത്ര പേടിക്കേണ്ടതുണ്ടോ നാം എന്നതാണ് ചോദ്യം. അത് നിങ്ങള്‍ക്ക് അകാലവാര്‍ധക്യം സമ്മാനിക്കുമോ ? അത് ത്വക് കാന്‍സറിന് വഴിയൊരുക്കുമോ? സൂര്യന്‍ ഭൂമിയുടെതിനേക്കാള്‍ 218 ഇരട്ടി വലിപ്പമുള്ള ഗോളമാണ്. അതിന്റെ ഉപരിതലഊഷ്മാവ് 6000 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതിന്റെ പിണ്ഡത്തില്‍ 73% ഹൈഡ്രജനും 25% ഹീലിയവും ആണ് ഉള്ളത്. അതിനാല്‍ തന്നെ ചൂട് പുറത്തേക്ക് വമിക്കുന്നതും അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നതുമായ കത്തുന്ന വാതകഗോളമാണത്. സൂര്യനെ മറക്കുപിന്നിലാക്കണമോ? സൂര്യനില്‍നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന ഊര്‍ജം ഭൂമിയിലെത്തുന്നു. പ്രസ്തുത ഊര്‍ജസ്രോതസ്സില്ലെങ്കില്‍ ഭൂമിക്ക് നിലനില്‍പ്പുതന്നെയില്ല. 386 ബില്യണ്‍ബില്യണ്‍ മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കുന്നതില്‍ 89000 ടെറാവാട്ട് (ഒരു ടെറാവാട്ട്് = ഒരു ട്രില്യണ്‍ വാട്ട്)ഊര്‍ജമാണ് ഭൂമിയിലെത്തുന്നത്. സൂര്യനെക്കുറിച്ച നമ്മുടെ ആശങ്കകള്‍ പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍കഴിയില്ല. കൂടുതലായി സൂര്യപ്രകാശം ഏല്‍ക്കുന്ന ചര്‍മങ്ങളില്‍ കാന്‍സറിന് സാധ്യതയേറുന്നു. മെലനോമയില്‍ 85%ശതമാനവും ഉപരിതലചര്‍മകാന്‍സറും ഉണ്ടാകുന്നതില്‍ സൂര്യപ്രകാശം വില്ലനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. വളരെ പെട്ടെന്ന് ത്വക്കില്‍ ചുളിവുവീഴുക,ചര്‍മം കട്ടിയുള്ളതാവുക എന്നിവ അതിന്റെ ലക്ഷണമാണ്. ചെടികള്‍ അതിജീവിക്കുന്നു കള്ളിമുള്‍ചെടികളെ നിങ്ങള്‍ കണ്ടിട്ടില്ലേ. ആ വര്‍ഗത്തില്‍ പലതരത്തിലുള്ള ചെടികളുണ്ട്. ചിലത് മരുഭൂമിയില്‍ കൊണ്ടുവെച്ചാല്‍ അവയ്ക്ക് സൂര്യാതപം ഏല്‍ക്കും. എന്നാല്‍ മറ്റുചില ചെടികള്‍ മഴക്കാടുകളില്‍ പിടിപ്പിച്ചാല്‍ വേരുചീഞ്ഞുപോകും. എന്നാല്‍ അത്യുഷ്ണ മരുപ്രദേശങ്ങളില്‍ വളരുന്ന കള്ളിമുള്‍ചെടികള്‍ സൂര്യാതപത്തെ ചെറുക്കാന്‍ ശേഷിയുള്ളവയാണ്. സാധാരണനിലയില്‍ അത്തരം മുള്‍ചെടികള്‍ ഇലകളൊന്നുമില്ലാതെ മുള്ളും കട്ടിയുള്ള തൊലിയുള്ളതുമായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ അവ പ്രത്യേകതരം മെഴുകിന്റെ ആവരണം കാണ്ഡത്തില്‍ സൃഷ്ടിച്ചുകൊണ്ടാണ് സൂര്യാതപത്തില്‍നിന്ന് രക്ഷപ്പെടുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് നമ്മുടെ ചര്‍മം വിറ്റാമിന്‍-ഡി നിര്‍മിക്കുന്നതെന്നറിയാമല്ലോ. സൂര്യപ്രകാശത്തെ തടുത്തുനിറുത്തുന്നതില്‍ ത്വക്കിലുള്ള മെലാനിന് വലിയ പങ്കുണ്ട്. സൂര്യപ്രകാശം വളരെ കുറച്ചുമാത്രം കിട്ടുന്ന യൂറോപ്യന്‍ നാടുകളില്‍ അതുകൊണ്ടുതന്നെ ത്വക്കില്‍ മെലാനിന്റെ അളവ് അധികം ആവശ്യമില്ല. അതേസമയം സൂര്യപ്രകാശത്തിന്റെ സഹായത്തില്‍ നിര്‍മിക്കുന്ന വിറ്റാമിന്‍-ഡി ഉപയോഗപ്പെടുത്തിയാണ് കാത്സ്യത്തെ ശരീരം ഭക്ഷണത്തില്‍നിന്ന് വലിച്ചെടുക്കുന്നത്. വെളുത്ത തൊലിയുള്ളവര്‍ക്ക് സൂര്യപ്രകാശം കുറഞ്ഞാല്‍ പോലും അതിലൂടെ വിറ്റമിന്‍-ഡി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഇരുണ്ട ചര്‍മമുള്ളവര്‍ക്ക് വിറ്റാമിന്‍ ഉത്പാദിപ്പിക്കണമെങ്കില്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. അതിനാല്‍തന്നെ സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍താമസിക്കുന്ന കറുത്തവംശജര്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ് വളരെ പ്രകടമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തണുപ്പുള്ള രാജ്യങ്ങളെക്കാള്‍ താമസത്തിന് ആരോഗ്യപരമായത് സൂര്യപ്രകാശം ലഭിക്കുന്ന നാടുകളാണ്. കടുത്തമഞ്ഞുകാലത്ത് സ്വീഡനില്‍ കഴിയുന്നവര്‍ക്ക് കാലാവസ്ഥാബാധിതരോഗങ്ങളുണ്ടാകാറുണ്ട്. ചുരുക്കത്തില്‍ നമ്മെ ചലിപ്പിക്കാന്‍ സൂര്യപ്രകാശം ആവശ്യമാണ്.
വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് ഞാന്‍ തേജോധാരണയിലൂടെ അഗ്നിയെ ധ്യാനിച്ച്‌ അഗ്നിധാതുവായി. അഗ്നി അല്ലെങ്കില്‍ പ്രകാശം ഏറെയും സത്വമാണ്. അതിനാല്‍ അതെപ്പോഴും പ്രകാശം പരത്തിക്കൊണ്ടിരിക്കും. രാജാവിന്റെ സാന്നിദ്ധ്യം തസ്കരന്മാരെ അകറ്റുന്നതുപോലെ ഇരുട്ടിനെ അകറ്റാന്‍ അഗ്നിക്കാവുന്നു. ഇരുട്ടിന്റെ ദുരിതം എന്തെന്ന് ഞാനറിയുന്നു. കാരണം അത് നന്മയുടെ ഗുണങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. എല്ലാത്തിനെയും ‘സു’ദൃശ്യമാക്കുന്ന വെളിച്ചമായി ഞാനെങ്ങും പരക്കുന്നു. താതന്‍ പുത്രന് രൂപം നല്‍കുന്നതുപോലെ പ്രകാശം എല്ലാറ്റിനും രൂപമേകുന്നു. പാതാളങ്ങളില്‍ വെളിച്ചം തുലോം മങ്ങിയിരിക്കും. അതില്‍ കൊടിയ ഇരുട്ടുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ എല്ലായിടത്തും എല്ലാസമയത്തും പ്രകാശം മാത്രമേയുള്ളൂ. കര്‍മ്മത്തിന്റെ താമരയെ വിരിയിക്കുന്ന സൂര്യനാണ് പ്രകാശം. “ഞാന്‍ സ്വര്‍ണ്ണത്തിലും മറ്റും സുവര്‍ണ്ണമായി; പുരുഷന്മാരില്‍ ഞാന്‍ വീര്യമായി; രത്നക്കല്ലുകളില്‍ ഞാന്‍ തിളക്കമായി; മഴമേഘങ്ങളില്‍ ഞാന്‍ ഇടിമിന്നലിന്റെ ഒളിയായി.” വശ്യസ്ത്രീകളുടെ കണ്ണുകളിലെ തിളക്കമായി ഞാന്‍. സിംഹങ്ങളുടെ ശക്തിയായി. ദേവന്മാരില്‍ അസുരവിരോധമായും അസുരന്മാരില്‍ ദേവവിരോധമായും കുടികൊള്ളുന്നത് ഞാനാണ്. എല്ലാ ജീവജാലങ്ങളുടെയും സത്ത ഞാനാകുന്നു. ഞാന്‍ സൂര്യനായും ചന്ദ്രനായും നക്ഷത്രങ്ങളായും രത്നക്കല്ലുകളായും വിശ്വത്തെ എരിക്കാന്‍ പോന്ന അഗ്നിയായും വിളക്കായും മിന്നലായും വിരാജിച്ചു. അഗ്നിയാകുമ്പോള്‍ എരിയുന്ന കനലുകള്‍ എന്റെ പല്ലുകളാണ്. പുകയാണെന്റെ മുടി. തീ ആളിക്കത്തിക്കാനുള്ള എണ്ണ, ജീവികള്‍ കഴിക്കുന്ന ആഹാരമാണ്. കൊല്ലന്റെ ആലയില്‍ ഇരുമ്പിനെ ഉരുക്കി സ്വര്‍ണ്ണവര്‍ണ്ണമാക്കുന്ന അഗ്നിയാണ് ഞാന്‍. കൊല്ലന്‍ തന്റെ കൂടമെടുത്ത് ചുട്ടുപഴുത്ത ഇരുമ്പില്‍ ആഞ്ഞടിക്കുമ്പോള്‍ പാറുന്ന തീക്കനലുകളായി ജ്വലിക്കുന്നതും ഞാനാണ്. രാമന്‍ ചോദിച്ചു: മാമുനേ, അങ്ങങ്ങനെ അഗ്നിധാതുവായി വിരാജിച്ചപ്പോള്‍ സന്തോഷമായിരുന്നോ ദുഖമായിരുന്നോ ഉണ്ടായിരുന്നത്? വസിഷ്ഠന്‍ പറഞ്ഞു: ഒരുവന്‍ ഉറങ്ങുമ്പോള്‍ താല്‍ക്കാലികമായി അവന്‍ ചേതനാരഹിതനാണ്. അവനെ സംബന്ധിച്ച് ബോധം എന്നത് ജഡമാണ്. അവന്‍ സ്വയം ഭൂമി മുതലായ ധാതുക്കളായി ധരിക്കുമ്പോള്‍ (പ്രഥ്വീധാരണ..) അത് സ്വയം ചേതനാരഹിതമായി കണക്കാക്കുന്നു. വാസ്തവത്തില്‍ ബോധത്തില്‍ (ബ്രഹ്മത്തില്‍) വിഷയ-വിഷയീ ഭേദമില്ല. ഭൂമിയായും ജലമായും അഗ്നിയായും ഞാന്‍ അനുഭവങ്ങളെ സ്വാംശീകരിച്ചതെല്ലാം ബ്രഹ്മഭാവത്തിലായിരുന്നു. വെറും ജഡമായിരുന്നുവെങ്കില്‍ ഭൂമിയും മറ്റും ഞാനെങ്ങനെ അനുഭവിച്ചറിഞ്ഞു? ഉറങ്ങുമ്പോള്‍ ചേതനയുള്ള ഒരുവന്‍ ‘ഞാനുറക്കത്തിലാണ്’ എന്ന് ചിന്തിക്കുന്നു; എന്നാല്‍ അയാള്‍ ചേതനാരഹിതഭാവത്തിലാണ് നില്‍ക്കുന്നത്. തന്നെക്കുറിച്ചുള്ള സത്യത്തില്‍ ഉണര്‍ന്നവനില്‍ ദേഹബുദ്ധി പൊയ്പ്പോയിരിക്കുന്നു. പിന്നീട് അതിവാഹിക ദേഹം കൊണ്ട് (സൂക്ഷ്മദേഹം) അയാള്‍ക്ക് എവിടെയും കയറിച്ചെല്ലാം. സൂക്ഷ്മശരീരം എന്നത് ശുദ്ധമായ പ്രജ്ഞയാണ്. ഈ പ്രജ്ഞയുമായി സ്വേച്ഛയാല്‍ ഏതസ്തിത്വതലങ്ങളില്‍ എത്തിയാലും അയാള്‍ക്ക് ദുഖാനുഭവങ്ങള്‍ അനുഭവിക്കേണ്ടതില്ല. സ്വപ്നത്തില്‍ ഇരുളടഞ്ഞതും അജ്ഞാനകലുഷവുമായ ലോകത്തെ അനുഭവിച്ചാലും അത് സത്തല്ല എന്നതുപോലെ മറ്റു ധാതുക്കളുടെ അനുഭവവും, അപ്രകാരമാണ്. ഒരുവന്‍മനസ്സില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ നദിയില്‍ നിറയെ മുതലകള്‍ ഉണ്ടെങ്കിലും അവന് ആ നദിയില്‍ ഇറങ്ങുമ്പോള്‍ പേടിക്കേണ്ടതില്ല. എന്റെ പഞ്ചഭൂതാനുഭവങ്ങളും അപ്രകാരമായിരുന്നു.
തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ ﴾١٩﴿ (നബിയേ) അപ്പോള്‍, നിനക്കു നിന്റെ റബ്ബിങ്കല്‍ നിന്നു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതു യഥാര്‍ത്ഥമാണെന്നു അറിയാവുന്നവന്‍, അന്ധനായുള്ള ഒരുവനെപ്പോലെയാണോ?! ബുദ്ധിമാന്‍മാര്‍മാത്രമേ ഉറ്റാലോചിക്കൂ. أَفَمَن അപ്പോള്‍ യാതൊരുവനോ يَعْلَمُ അവന്നറിയാം أَنَّمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു എന്നു إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നു الْحَقُّ യഥാര്‍ത്ഥമാണ് (എന്ന്) كَمَنْ ഒരുവനെപ്പോലെ هُوَ അവന്‍ أَعْمَىٰ അന്ധനാണ് إِنَّمَا يَتَذَكَّرُ ഉറ്റാലോചിക്കുകയുള്ളു أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍ (മാത്രം). അല്ലാഹു അവതരിപ്പിച്ചതാണു യഥാര്‍ത്ഥവും സത്യവുമെന്ന് മനസ്സിലാക്കുന്നവനാണു യഥാര്‍ത്ഥത്തില്‍ കാഴ്ചയുള്ളവന്‍. അല്ലാത്തവന്‍ ബാഹ്യത്തില്‍ കാഴ്ചയുള്ളവനാണെങ്കിലും അവന്‍ അന്ധനുതുല്യനാണ്. അവന്‍ ഉള്‍ക്കാഴ്ചയില്ലാത്തവനും ഉറ്റാലോചിക്കത്തക്ക ബുദ്ധി ഇല്ലാത്തവനുമാണ് എന്നത്രെ ഈ വചനത്തിലടങ്ങിയ തത്വം. أُولُو الْأَلْبَابِ (ബുദ്ധിമാന്‍) എന്നു അല്ലാഹു പറയുന്നത് – പലരും ധരിക്കാറുള്ളതുപോലെ – ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുവാനോ, ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ കണ്ടുപിടിക്കാനോ, രാഷ്ട്രമീമാംസകള്‍ തയ്യാറാക്കുവാനോ പ്രാപ്തരാകുമാറുള്ള ‘ബുദ്ധിജീവികള്‍ എന്ന അര്‍ത്ഥത്തിലല്ലെന്ന് മനസ്സിരുത്തേണ്ടതുണ്ട്. അല്ലാഹു തന്നെ ആ വാക്കിനു നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ നിന്നുവേണം അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍. സൂ: ആലുഇംറാനിലെ 7, 8; 190-194 മുതലായ വചനങ്ങളില്‍ ഇതിന് മുമ്പു ചിലതെല്ലാം നാം കാണുകയുണ്ടായി. തുടര്‍ന്നുള്ള വചനങ്ങളില്‍ അവരുടെ വിശേഷതകള്‍ വിവരിക്കുന്നത് കൂടികാണുക:- 13:20 ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلَا يَنقُضُونَ ٱلْمِيثَـٰقَ ﴾٢٠﴿ അതായതു, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ആജ്ഞ) നിറവേറ്റുകയും, ഉറപ്പ് (നല്‍കിയതു) ലംഘിക്കാതിരിക്കയും ചെയ്യുന്നവര്‍:- الَّذِينَ യാതൊരു കൂട്ടര്‍ يُوفُونَ അവര്‍ നിറവേറ്റും, പാലിക്കും بِعَهْدِ കരാറിനെ, ഉത്തരവിനെ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) وَلَا يَنقُضُونَ അവര്‍ ലംഘിക്കുകയില്ല, ഉടക്കുന്നതല്ല الْمِيثَاقَ ഉറപ്പിനെ, കരാറിനെ. 13:21 وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوٓءَ ٱلْحِسَابِ ﴾٢١﴿ യാതൊരു കൂട്ടരും: ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്പിച്ചിരിക്കുന്നുവോ അതിനോടു അവര്‍ (ബന്ധം) ചേര്‍ക്കും; തങ്ങളുടെ റബ്ബിനെ അവര്‍ പേടിക്കുകയും, കടുത്ത വിചാരണയെ അവര്‍ ഭയപ്പെടുകയും ചെയ്യും; وَالَّذِينَ യാതൊരു കൂട്ടരും يَصِلُونَ അവന്‍ ചേര്‍ക്കും مَا أَمَرَ കല്‍പിച്ചതിനെ اللَّـهُ അല്ലാഹു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيَخْشَوْنَ അവര്‍ പേടിക്കുകയും ചെയ്യും رَبَّهُمْ അവരുടെ റബ്ബിനെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യും سُوءَ الْحِسَابِ മോശപ്പെട്ട (കടുത്ത) വിചാരണ. 13:22 وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَـٰٓئِكَ لَهُمْ عُقْبَى ٱلدَّارِ ﴾٢٢﴿ യാതൊരു കൂട്ടരും: തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ആഗ്രഹിച്ച് അവര്‍ ക്ഷമ കൈകൊണ്ടു; അവര്‍ നമസ്കാരം നിലനിറുത്തുകയും, തങ്ങള്‍ക്കു നാം [അല്ലാഹു] നല്‍കിയതില്‍നിന്നു രഹസ്യമായും, പരസ്യമായും ചിലവഴിക്കുകയും ചെയ്തു; തിന്മയെ അവര്‍ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നതാണ്. അക്കൂട്ടര്‍ക്കത്രെ, ഭവനത്തിന്റെ (ശുഭ) പര്യവസാനം. وَالَّذِينَ യാതൊരു കൂട്ടരും صَبَرُوا അവര്‍ ക്ഷമിച്ചു ابْتِغَاءَ തേടി (ആഗ്രഹിച്ചു) കൊണ്ടു وَجْهِ മുഖത്തെ (പ്രീതിയെ) رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَقَامُوا നിലനിറുത്തുകയും ചെയ്തു الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും ചെയ്തു مِمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍ നിന്നു سِرًّا സ്വകാര്യ (രഹസ്യ)മായി وَعَلَانِيَةً പരസ്യമായിട്ടും وَيَدْرَءُونَ അവര്‍ തടയുക (തട്ടിക്കളയുക)യും ചെയ്യും بِالْحَسَنَةِ നന്മകൊണ്ടു السَّيِّئَةَ തിന്മയെ أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ടു, അവര്‍ക്കാണു, അവര്‍ക്കത്രെ عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ. ബുദ്ധിമാന്‍മാരുടെ ലക്ഷണങ്ങളാണ് ഈ വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നതു: (1) അല്ലാഹുവുമായുള്ള കരാറുകളും പ്രതിജ്ഞയും പാലിക്കുക. അതായത് പ്രവാചകന്‍മാര്‍ മുഖേനയോ, ദൃഷ്ടാന്തങ്ങള്‍ മുഖേനയോ, അറിയപ്പെട്ടിട്ടുള്ള കടമകളും ബാധ്യതകളും നിറവേറ്റുക. 2. കരാറുകളും ഉറപ്പുകളും ലംഘിക്കാതിരിക്കുക. അഥവാ, സത്യവിശ്വാസത്തിന്റെയും, അല്ലാഹുവുമായുള്ള പ്രതിജ്ഞകളുടെയും അടിസ്ഥാനത്തില്‍ അവനോടോ, ജനങ്ങളോടോ നല്‍കിയ എല്ലാ ഉറപ്പുകളും നിറവേറ്റുക. നേര്‍ച്ചകള്‍ ധനപരമായ ഇടപാടുകള്‍, ഉടമ്പടികള്‍, വാഗ്ദാനങ്ങള്‍ ആദിയായവ ഇതില്‍ ഉള്‍പ്പെടുന്നു. ഖത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഉടമ്പടിയെയും കരാറു പാലിക്കുന്നതിനെയുംപറ്റി ഇരുപതില്‍പരം സ്ഥലത്ത് അല്ലാഹു ഖുര്‍ആനില്‍ പ്രസ്താവിച്ചിരിക്കുന്നു. അതിന്റെ ഗൗരവവും പ്രാധാന്യവുമാണതു കുറിക്കുന്നത്.’ . 3. അല്ലാഹു എന്തെല്ലാം ബന്ധങ്ങള്‍ ചേര്‍ക്കുവാന്‍ കല്പിച്ചിട്ടുണ്ടോ അതെല്ലാം ചേര്‍ക്കുക. കുടുംബബന്ധം പാലിക്കല്‍ ഇതില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നു. അയല്‍ക്കാര്‍, പാവപ്പെട്ടവര്‍, സാധുക്കള്‍, ദുര്‍ബ്ബലര്‍, വയസ്സുചെന്നവര്‍, ഗുരുനാഥന്‍മാര്‍ മുതലായവരോടും, മതചിഹ്നങ്ങള്‍, മതസ്ഥാപനങ്ങള്‍ ആദിയായവയോടും പാലിക്കേണ്ടുന്ന എല്ലാ ബന്ധങ്ങളും പാലിക്കല്‍ ഇതില്‍ ഉള്‍പെടുന്നു. (4). റബ്ബിനെ പേടിക്കുക. എല്ലാ നന്മകളുടെയും ഉത്ഭവം അതില്‍ നിന്നാണെന്നും, എല്ലാ തിന്മകളുടെയും ഉത്ഭവം അതിന്റെ പോരായ്മയില്‍ നിന്നാണെന്നുമിരിക്കെ, അതിന്റെ പ്രാധാന്യത്തെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതില്ലല്ലോ. (5). അല്ലാഹുവിന്റെ മുമ്പില്‍ കടുത്ത വിചാരണയെ നേരിടേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയപ്പാട്. ഇതു സംബന്ധിച്ചു അല്‍പം മുമ്പു പ്രസ്താവിച്ച വിവരങ്ങള്‍ ഇവിടെയും സ്മരണീയമാകുന്നു. (6) റബ്ബിന്റെ പ്രീതിയെ ആഗ്രഹിച്ചുകൊണ്ടു ക്ഷമ കൈകൊള്ളുക. കടമകളും പുണ്യകര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലും, നിരോധിക്കപ്പെട്ടതും ദോഷകരങ്ങളുമായ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ടുകളെ സഹിക്കലും, രോഗം, കഷ്ടപ്പാട് ദാരിദ്ര്യം പോലെയുള്ള കാര്യങ്ങളില്‍ സഹനം സ്വീകരിക്കലും ഇതില്‍ ഉള്‍പെടുന്നു. നിര്‍ബ്ബന്ധിതാവസ്ഥ കൊണ്ടോ, സല്‍പേരിനു വേണ്ടിയോ, സ്വാര്‍ത്ഥതാല്‍പര്യങ്ങളെ ഉന്നം വെച്ചോ അല്ലാതെ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചുകൊണ്ടുകൂടിയായിരിക്കണം അത്. (7). നമസ്കാരം നിലനിര്‍ത്തുക. (8). അല്ലാഹു നല്‍കിയ ധനത്തില്‍ നിന്നു – കഴിവും ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു – രഹസ്യ പരസ്യവ്യത്യാസം കൂടാതെ ചിലവഴിക്കുക. ഈ രണ്ടു കാര്യങ്ങളെ സംബന്ധിച്ചും ഖുര്‍ആനില്‍ അടിക്കടി ഉണര്‍ത്താറുള്ളതും, രണ്ടിനും ഇസ്ലാം കല്‍പിച്ചിട്ടുള്ള സ്ഥാനവും പരക്കെ അറിയപ്പെട്ടതാകുന്നു, പരസ്യമായി ചിലവഴിക്കുന്നതു ജനപ്രീതി നേടുവാനോ, സല്‍കീര്‍ത്തിക്കു വേണ്ടിയോ ആയിരിക്കരുതെന്നും പ്രത്യേകം പറയേണ്ടതില്ല. അതുപോലെത്തന്നെ, ചിലവഴിക്കുന്നതു സ്വകാര്യമായിത്തന്നെ വേണമെന്നുള്ള നിഷ്കര്‍ഷ വെക്കുന്നതും, പരസ്യമായി ചിലവഴിക്കുന്നതില്‍ മാത്രം താല്‍പര്യം കാണിക്കുന്നതും ശരിയല്ല. രണ്ടും സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരിക്കേണ്ടതാകുന്നു. (9) നന്മകൊണ്ടു തിന്മയെ തടുക്കുക. അഥവാ തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുക, ഇങ്ങോട്ടു തിന്മ ചെയ്തവരോട്‌ അങ്ങോട്ട്‌ നന്മചെയ്യുക, പാപം ചെയ്‌താല്‍ പശ്ചാത്തപിച്ചു മടങ്ങുക, വല്ല ദുഷ്ക്കര്‍മ്മവും ചെയ്തുപോയാല്‍ ഉടനെ വല്ല സല്‍ക്കര്‍മ്മവും ചെയ്യുക, അക്രമികള്‍ക്കു മാപ്പു നല്‍കുക, ഒരു തിന്മയെ തടയുവാന്‍ പല മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അവയില്‍ കൂടുതല്‍ നയപരവും ലഘുവായതുമായ മാര്‍ഗ്ഗം സ്വീകരിക്കുക ആദിയായവയെല്ലാം ഈ ഇനത്തില്‍പെടുന്നു. والله الموفق والمعين 19-ാം വചനത്തില്‍ ‘ബുദ്ധിമാന്‍മാര്‍ മാത്രമേ ഉറ്റാലോചിക്കുകയുള്ളൂ’ (إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ) എന്നു പറഞ്ഞുവല്ലോ, മേല്‍കണ്ട ഗുണങ്ങളോടു കൂടിയവരാണു ബുദ്ധിമാന്‍മാര്‍ എന്നു ചൂണ്ടിക്കാട്ടിയ ശേഷം, ഇങ്ങനെയുള്ളവര്‍ക്ക് ലഭിക്കുന്ന നേട്ടം അല്ലാഹു വിവരിച്ചതു أُولَـٰئِكَ لَهُمْ عُقْبَى الدَّارِ (അക്കൂട്ടര്‍ക്കാണ് ഭവനത്തിന്റെ ശുഭപര്യവസാനം) എന്നാകുന്നു. ഈ പര്യവസാനം കൊണ്ടുദ്ദേശ്യമെന്താണെന്നു അല്ലാഹു തന്നെ തുടര്‍ന്നുള്ള വചനങ്ങളില്‍ വ്യക്തമാക്കുന്നു:- 13:23 جَنَّـٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۖ وَٱلْمَلَـٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ﴾٢٣﴿ അതായതു, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! [അതാണവരുടെ പര്യവസാനം] അവരും, അവരുടെ പിതാക്കളില്‍നിന്നും, ഇണകളില്‍നിന്നും, സന്തതികളില്‍നിന്നും (സദ്‌വൃത്തരായി) നന്നായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. എല്ലാ വാതിലിലൂടെയും മലക്കുകള്‍ അവരില്‍ പ്രവേശിച്ചുകൊണ്ടിരിക്കും:- جَنَّاتُ സ്വര്‍ഗ്ഗങ്ങള്‍ عَدْنٍ സ്ഥിരവാസത്തിന്റെ يَدْخُلُونَهَا അതില്‍ അവര്‍ പ്രവേശിക്കും وَمَن صَلَحَ നന്നായവരും مِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നു وَأَزْوَاجِهِمْ അവരുടെ ഇണകളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَالْمَلَائِكَةُ മലക്കുകള്‍ يَدْخُلُونَ പ്രവേശിക്കും عَلَيْهِم അവരില്‍ مِّن كُلِّ എല്ലാറ്റിലൂടെയും بَابٍ വാതില്‍. 13:24 سَلَـٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ ﴾٢٤﴿ (അവര്‍ പറയും:) 'നിങ്ങള്‍ ക്ഷമ കൈകൊണ്ടതു നിമിത്തം നിങ്ങള്‍ക്കു 'സലാം' [ശാന്തിയുണ്ടാവട്ടെ]!' അപ്പോള്‍, ഭവനത്തിന്റെ (ശുഭ) പര്യവസാനം വളരെ നന്നായിരിക്കുന്നു! سَلَامٌ സലാം (സമാധാനശാന്തി) عَلَيْكُم നിങ്ങള്‍ക്കു(ണ്ടാവട്ടെ) بِمَا صَبَرْتُمْ നിങ്ങള്‍ ക്ഷമിച്ചതുകൊണ്ടു فَنِعْمَ അപ്പോള്‍ വളരെ (എത്രയോ) നന്നായി عُقْبَى പര്യവസാനം الدَّارِ ഭവനത്തിന്റെ. കഴിഞ്ഞ വചനങ്ങളില്‍ വിവരിച്ച ഗുനങ്ങളോട് കൂടിയ ബുദ്ധിമാന്‍മാര്‍ക്ക് ശുഭപര്യവസാനിയായ ഭവനം ലഭിക്കുമെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവരുടെ വാസസ്ഥലം സ്വര്‍ഗ്ഗമായിരിക്കുമെന്നാണെന്നും, സ്വര്‍ഗ്ഗത്തില്‍ തുരുതുരെ അനുമോദനങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുമെന്നും ഈ വചനങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അവര്‍ക്ക് ഇത്രയും വമ്പിച്ച അനുഗ്രഹീത ജീവിതം ലഭിക്കുവാനുള്ള അടിസ്ഥാന കാരണം അവരുടെ ക്ഷമാശീലമാണല്ലോ. അവരുടെ മറ്റുള്ള ഗുണഗണങ്ങളെല്ലാം ഓരോ തരത്തില്‍ അവരുടെ ക്ഷമയെ ആശ്രയിച്ചുള്ളവയാണ്. അതുകൊണ്ടാണ് മലക്കുകളുടെ അനുമോദനത്തില്‍ بِمَا صَبَرْتُمْ (നിങ്ങള്‍ ക്ഷമിച്ചതുകൊണ്ടു) എന്നു പ്രത്യേകം എടുത്തു പറയുന്നത്. والله أعلم സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിച്ചവര്‍ക്ക് അവരുടെ പ്രതിഫലമായി സ്വര്‍ഗ്ഗം ലഭിക്കുമെന്നതിനു പുറമെ, അവരുടെ ഇഷ്ടബന്ധുക്കളില്‍ നല്ലവരായ ആളുകളെയും – ഇഹത്തില്‍ – അവര്‍ കൂട്ടുജീവിതം നയിച്ചിരുന്നതുപോലെ – സ്വര്‍ഗ്ഗത്തില്‍ അവരോടൊപ്പം താമസിക്കുമാറാക്കിക്കൊടുക്കുന്നതു അല്ലാഹു അവര്‍ക്കു നല്‍കുന്ന ഒരു മഹത്തായ അനുഗ്രഹമത്രെ. ഇക്കാര്യം സൂ:ത്വൂര്‍ 21-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാകുന്നു. ഒരു യഥാര്‍ത്ഥം ഇവിടെ ഓര്‍മ്മിക്കേണ്ടതായുണ്ട്: ഒരു വ്യക്തി എത്ര തന്നെ ഉല്‍കൃഷ്ട പദവിയിലുള്ള ആളായിരുന്നാലും അക്കാരണത്താല്‍ അയാളുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരലോകത്തു ഒരു പുണ്യവും ലഭിക്കുവാന്‍ പോകുന്നില്ലെന്നും, അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവരവര്‍ക്ക് മാത്രമാണുള്ളതു (وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى) എന്നുമുള്ളതില്‍ സംശയമില്ല. നൂഹ് (عليه السلام) നബിയുടെ മകനും ഇബ്രാഹീം (عليه السلام)നബിയുടെ പിതാവിനും ലൂത്ത് (عليه السلام) നബിയുടെ ഭാര്യക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിതൃവ്യനുമൊക്കെ രക്ഷ കിട്ടാതിരുന്നതും അതുകൊണ്ടാണല്ലോ. മേല്‍ വിവരിച്ച ബുദ്ധിമാന്‍മാരുടെ സ്വര്‍ഗ്ഗപ്രവേശത്തെപ്പറ്റി പറഞ്ഞപ്പോള്‍ “അവരുടെ പിതാക്കളും ഇണകളും സന്തതികളും പ്രവേശിക്കും” എന്നു പറയാതെ, ‘അവരില്‍ നിന്നു നന്നായിട്ടുള്ളവരും പ്രവേശിക്കും (….وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ) എന്നു വിശേഷിപ്പിച്ചതു അത്കൊണ്ടാകുന്നു. സൂറ: ത്വൂറിലെ വാചകം ഇങ്ങിനെയാകുന്നു: وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ (വിശ്വസിക്കുകയും, വിശ്വാസത്തോടുകൂടി തങ്ങളുടെ സന്തതികള്‍ തങ്ങളെ പിന്‍തുടരുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ സന്തതികളെ നാം അവരോട് ചേര്‍ത്തുകൊടുക്കുന്നതാണ്.) ഇപ്പോള്‍, രണ്ടുകൂട്ടരും സത്യവിശ്വാസികളും സദ്‌വൃത്തരും ആയിരിക്കുമ്പോഴാണ് ഈ ഭാഗ്യം ലഭിക്കുകയെന്നു സ്പഷ്ടമായി. അപ്പോള്‍, അവരെയും അവരുടെ സദ്‌വൃത്തരായ ബന്ധുകുടുംബങ്ങളെയും സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചു കൂട്ടുമെന്നു പറഞ്ഞതില്‍ എന്താണു വിശേഷതയുള്ളതെന്ന് ചോദിക്കപ്പെടാം. രണ്ടുകൂട്ടരും സ്വര്‍ഗ്ഗസ്ഥരാകുന്നതുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ ഇരുകൂട്ടര്‍ക്കും ഒന്നിച്ചു കൂട്ടുജീവിതം നയിക്കുവാന്‍ സാധിക്കണമെന്നില്ലല്ലോ. അവരെ അപേക്ഷിച്ച് അവരുടെ ബന്ധുകുടുംബത്തില്‍പെട്ടവര്‍ പദവികളില്‍ താഴേ കിടക്കാരായിരിക്കുകയും ചെയാം. ആ സ്ഥിതിക്കു ഇരുകൂട്ടര്‍ക്കും സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളെ ഒന്നിച്ചും കൂട്ടായും ആസ്വദിക്കുവാന്‍ അവസരം ലഭിക്കുന്നതു വമ്പിച്ച ഒരു അനുഗ്രഹം തന്നെയാണല്ലോ. അല്ലാഹു പറഞ്ഞ വാക്കുകളില്‍ന നിന്നുതന്നെ മനസ്സിലാക്കാവുന്നതാണിത്. 13:25 وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۙ أُو۟لَـٰٓئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ ﴾٢٥﴿ യാതൊരു കൂട്ടരാകട്ടെ, അല്ലാഹുവിനോടുള്ള കരാറ് (അഥവാ അല്ലാഹുവിന്റെ ഉത്തരവു) ഉറപ്പിച്ചതിനുശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ഏതൊന്നിനെപ്പറ്റി (അതിനോടുള്ള ബന്ധം) ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവോ അതിനെ അവര്‍ ലംഘിക്കുകയും, ഭൂമിയില്‍ അവര്‍ നാശം ഉണ്ടാക്കുകയും ചെയ്യുന്നു; (അങ്ങിനെയുള്ള) അക്കൂട്ടര്‍ - അവര്‍ക്കത്രെ ശാപം! ഭവനത്തിന്റെ (പര്യവസാന) മോശവും അവര്‍ക്കു തന്നെ!! وَالَّذِينَ യാതൊരു കൂട്ടരാകട്ടെ يَنقُضُونَ അവര്‍ ലംഘിക്കുന്നു عَهْدَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹുവിനോടുള്ള) കരാറ്, ഉത്തരവു, ആജ്ഞ مِن بَعْدِ ശേഷം مِيثَاقِهِ അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ മുറിക്കുകയും ചെയ്യുന്നു مَا യാതൊന്നിനെ أَمَرَ اللَّـهُ അല്ലാഹു കല്‍പിച്ചിരിക്കുന്നു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ നാശമുണ്ടാക്കുകയും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കത്രെ اللَّعْنَةُ ശാപം وَلَهُمْ അവര്‍ക്കുണ്ട്, അവര്‍ക്കുതന്നെ سُوءُ ദൂഷ്യം, തിന്മ, ദോഷം, മോശം الدَّارِ ഭവനത്തിന്റെ. കഴിഞ്ഞ വചനങ്ങളില്‍ ബുദ്ധിമാന്‍മാരുടെ സല്‍ഗുണങ്ങളെയും, അവര്‍ക്കു ലഭിക്കുവാനിരിക്കുന്ന സല്‍ഫലങ്ങളെയും കുറിച്ച് വിവരിച്ചശേഷം, നേരെമറിച്ച് വിഡ്ഢികളായ ആളുകളുടെ സ്വഭാവങ്ങളും അവര്‍ക്കു ലഭിക്കുവാനിരിക്കുന്ന ദുഷ്ഫലങ്ങളും എന്തായിരിക്കുമെന്നു വിവരിക്കുകയാണ്. അവരുടെ വിപരീത സ്വഭാവങ്ങളാണു ഇവര്‍ക്കുള്ളത്. അതിനാല്‍ ആദ്യം പറഞ്ഞവര്‍ അല്ലാഹുവിന്റെ പ്രീതിക്കും അനുഗ്രഹങ്ങള്‍ക്കും, പാത്രമാകുമ്പോള്‍, ഇവര്‍ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കുമാണു പാത്രമാകുന്നതെന്നും, അവരുടെ പര്യവസാനം സ്വര്‍ഗ്ഗമാകുന്ന ഭവനത്തിലേക്കായിരിക്കുമ്പോള്‍, ഇവരുടെ പര്യവസാനം നരകമാകുന്ന ഭവനത്തിലേക്കായിരിക്കുമെന്നുമാണ് അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം. പരലോകത്തു രണ്ടു കൂട്ടരുടെയും സ്ഥിതി ഇതാണെങ്കിലും ഐഹികജീവിതത്തില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ അല്ലാഹു ആ വ്യത്യാസം കാണിക്കുകയില്ലെന്നുകൂടി അടുത്ത വചനത്തില്‍ സൂചിപ്പിക്കുന്നു. 13:26 ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا مَتَـٰعٌ ﴾٢٦﴿ അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഐഹികജീവിതംകൊണ്ടു ആഹ്ലാദം കൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം ഒരു (നിസ്സാര) അനുഭവമല്ലാതെയല്ലതാനും. اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ പരിമിതമാക്കുകയും ചെയ്യുന്നു وَفَرِحُوا അവര്‍ ആഹ്ലാദം (പുളകം - സന്തോഷം) കൊള്ളുകയും ചെയ്തിരിക്കുന്നു بِالْحَيَاةِ ജീവിതം കൊണ്ടു, ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا الْحَيَاةُ ജീവിതമല്ലതാനും الدُّنْيَا ഐഹിക فِي الْآخِرَةِ പരലോകത്തില്‍ (അപേക്ഷിച്ചു) إِلَّا مَتَاعٌ ഒരു അനുഭവം (ഉപകരണം) അല്ലാതെ. ആഹാരം മുതലായ ഐഹിക ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ സന്‍മാര്‍ഗ്ഗികളെന്നോ ദുര്‍മ്മാര്‍ഗ്ഗികളെന്നോ ഉള്ള വ്യത്യാസം അല്ലാഹു കല്‍പിക്കാറില്ല. രണ്ടു വിഭാഗക്കാരിലും ചിലര്‍ക്ക് വിശാലമായും ചിലര്‍ക്ക് പരിമിതമായും നല്‍കുകയാണു ചെയ്യുന്നത്. ആര്‍ക്കാണു വിശാലമാക്കേണ്ടത് ആര്‍ക്കാണു പരിമിതമാക്കേണ്ടത് എന്നത് അവന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ചായിരിക്കും കണക്കാക്കപ്പെടുന്നത്. ഈ വചനത്തിലെ ഒന്നാമത്തെ വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത് അതാണ്‌. ഈ വിഷയം ഒന്നിലധികം സ്ഥലത്തു ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ളതത്രെ. വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും – രണ്ടും തന്നെ – ഓരോ തരത്തിലുള്ള പരീക്ഷണമാണെന്നും, ഒന്നാമത്തേതു നന്ദിയും നന്ദികേടും പരീക്ഷിക്കുവാനും, രണ്ടാമത്തേതു ക്ഷമയും ക്ഷമകേടും പരീക്ഷിക്കുവാനും വേണ്ടിയാണെന്നും ഖുര്‍ആന്റെ പ്രസ്താവനകളില്‍ നിന്നു അറിയപ്പെട്ടതാകുന്നു. തുടര്‍ന്നു പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങളില്‍ പുളകം കൊള്ളുകയും, അതുകൊണ്ടു തൃപ്തിപ്പെടുകയുമാണു ദുര്‍മ്മാര്‍ഗ്ഗികള്‍ ചെയ്യുന്നത്. വാസ്തവത്തില്‍, പരലോക ജീവിതത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഐഹിക ജീവിതം കേവലം നിസ്സാരമായ ഒരു നാമമാത്ര വസ്തു എന്നല്ലാതെ അതിലപ്പുറം ഒരു സ്ഥാനവും അതിനു കല്പിക്കുവാനില്ലതാനും. ഒരാള്‍ തന്റെ കൈവിരല്‍ സമുദ്രത്തില്‍ മുക്കി എടുക്കുമ്പോള്‍ ആ വിരലില്‍ ഉണ്ടാകുന്ന വെള്ളവും, സമുദ്രത്തിലെ വെള്ളവും തമ്മിലുള്ള താരതമ്യം പോലെയാണു പരലോകത്തെ അപേക്ഷിച്ചു ഇഹലോകത്തിന്റെ സ്ഥിതി എന്നു ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപമിച്ചിരിക്കുന്നു. (അ; മു; തി). ഇബ്നു മസ്ഊദു (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണു: റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പായയില്‍ ഉറങ്ങി. എഴുന്നേറ്റപ്പോള്‍ പായയുടെ പാട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പാര്‍ശ്വത്തില്‍ പതിഞ്ഞിരുന്നു. ഞങ്ങള്‍ അവിടുത്തോടു: ‘ഞങ്ങള്‍ അങ്ങേക്കു (മെത്തയോ വിരിപ്പോ) വല്ലതും ഉണ്ടാക്കിത്തരട്ടെയോ?’ അപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണു: ‘ഞാനും ഇഹലോകവുമായി എന്തുണ്ടു ബന്ധം?! ഒരു വാഹന യാത്രക്കാരന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ തണല്‍ തേടി ചെന്നു, പിന്നെ അതു വിട്ടേച്ചു പോകുകയും ചെയ്തുവെന്നതു പോലെ മാത്രമേ ഞാന്‍ ഇഹത്തിലുളളു.’ (തി). വിഭാഗം - 4 13:27 وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ ﴾٢٧﴿ അവിശ്വസിച്ചവര്‍ പറയുന്നു: 'ഇവന്റെ [നബിയുടെ] മേല്‍ അവന്റെ റബ്ബിങ്കല്‍നിന്നു വല്ല ദൃഷ്ടാന്തവും അവതരിപ്പിക്കപ്പെടാത്തതെന്ത്?!' പറയുക: 'നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, (മനസ്സു) മടങ്ങിയവരെ അവങ്കലേക്കു അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു;- وَيَقُولُ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا أُنزِلَ അവതരിപ്പിക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെ (ഇവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബില്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَهْدِي അവന്‍ വഴിചേര്‍ക്കുകയും ചെയ്യുന്നു إِلَيْهِ അവങ്കലേക്ക്‌ مَنْ أَنَابَ (ഹൃദയം) മടങ്ങിയവരെ, വിനയപ്പെട്ടവരെ. 13:28 ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ﴾٢٨﴿ 'അതായതു, വിശ്വസിക്കുകയും, അല്ലാഹുവിന്റെ സ്മരണകൊണ്ടു തങ്ങളുടെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവര്‍. അല്ലാ (-അറിയുക)! അല്ലാഹുവിന്റെ സ്മരണകൊണ്ടത്രെ ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നത്. الَّذِينَ അതായതു യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَتَطْمَئِنُّ ശാന്തമായിത്തീരുക (അടങ്ങുക)യും ചെയ്യുന്നു قُلُوبُهُم തങ്ങളുടെ ഹൃദയങ്ങളെ بِذِكْرِ സ്മരണ (ഓര്‍മ്മ) കൊണ്ടു اللَّـهِ അല്ലാഹുവിന്റെ أَلَا അല്ലാ, അറിയുക بِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണ കൊണ്ടു, ഓര്‍മ്മകൊണ്ടാണ് تَطْمَئِنُّ ശാന്തമാകുന്നത്, അടങ്ങുന്നു الْقُلُوبُ ഹൃദയങ്ങള്‍. 13:29 ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍ ﴾٢٩﴿ 'യാതൊരു കൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കാണു മംഗളവും, നല്ല മടക്കസ്ഥാനവും!' الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ طُوبَىٰ മംഗളം لَهُمْ അവര്‍ക്കാണു وَحُسْنُ مَآبٍ നല്ല മടക്ക (പ്രാപ്യ) സ്ഥാനവും. ദൃഷ്ടാന്തങ്ങള്‍ ധാരാളം ഉണ്ടായിരുന്നിട്ടും പിന്നെയും അവിശ്വാസികള്‍ പുതിയ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നതിനെപ്പറ്റി ഇതിനു മുമ്പും പിമ്പും പല സ്ഥലങ്ങളിലും പ്രസ്താവിച്ചിട്ടുള്ളതാണ്. അതുപോലെത്തന്നെ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ വഴിപിഴവിലാക്കുമെന്നും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുമെന്നും പറഞ്ഞതിന്റെ താല്‍പര്യത്തെക്കുറിച്ചും ഒന്നിലധികം പ്രാവശ്യം മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണു. അതുകൊണ്ടു ഈ രണ്ടു കാര്യത്തെക്കുറിച്ചു പ്രത്യേകമൊന്നും വിവരിക്കുന്നില്ല. അല്ലാഹുവിലേക്കു മനസ്സു മടങ്ങി വിനയരായിത്തീരുന്നവരെയാണു അവന്‍ നേര്‍വഴിയില്‍ ചേര്‍ക്കുക (وَيَهْدِي إِلَيْهِ مَنْ أَنَابَ) എന്നു പറഞ്ഞതില്‍നിന്നു തന്നെ അവന്‍ വഴിപിഴവിലാക്കുന്നതു ആരെയായിരിക്കുമെന്നു മനസ്സിലാക്കാവുന്നതാണല്ലോ. പുതിയ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കുവാന്‍ കല്‍പിച്ച മറുപടിയുടെ ആകെ സാരം ഇങ്ങനെ പറയാം:നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടിലെങ്കില്‍, നിങ്ങള്‍ക്കു എനി പുതിയൊരു ദൃഷ്ടാന്തം ഇറക്കിത്തന്നിട്ടു ഫലമുണ്ടാകുവാന്‍ പോകുന്നില്ല. നിങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിത്തരുവാന്‍ ഭക്തിയോടും താഴ്മയോടും കൂടി അവനോടു അപേക്ഷിക്കുകയാണു നിങ്ങള്‍ ചെയ്യേണ്ടത്. നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി തന്നെയാണു നിങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍, അതിനു വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ നിങ്ങളുടെ മുമ്പില്‍ തന്നെയുണ്ട്‌. അല്ലാഹുവിന്റെ സ്മരണകൊണ്ടു ഹൃദയങ്ങള്‍ ശാന്തമായിത്തീരുന്നു (أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ) എന്നു പറഞ്ഞതു വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വാക്യമാകുന്നു. അല്ലാഹുവിനെക്കുറിച്ചു യഥാര്‍ത്ഥമായ സ്മരണയും ബോധവും ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു ഭയാശങ്കകളോ ആശയക്കുഴപ്പങ്ങളോ, അസ്വാസ്ഥ്യങ്ങളോ ഒന്നും തന്നെ ബാധിക്കുവാനില്ല. അവരെപ്പോഴും ശാന്തരും വേവലാതിയില്ലാത്തവരും, സംതൃപ്തരും അതോടൊപ്പം ധീരചിത്തരുമായിരിക്കും. അവരുടെ വാക്കും, പ്രവൃത്തിയും, വിചാരവികാരങ്ങളുമേല്ലാം നിയന്ത്രിതങ്ങളുമായിരിക്കും. അല്ലാഹുവല്ലാത്ത മറ്റേതിനെക്കുറിച്ചുള്ള സ്മരണമൂലവും ഉണ്ടാവാത്ത ഗുണങ്ങളത്രെ അവ. മാത്രമല്ല മിക്കപ്പോഴും അവയുടെ എതിര്‍ഗുണങ്ങളാണു അതിന്റെ ഫലം. അല്ലാഹുവിന്റെ സ്മരണ (ذِكْر اللَّـه) സാക്ഷാല്‍കൃതമാകുമ്പോള്‍ അതു മനസാ – വാചാ – കര്‍മ്മണാ എന്നീ മൂന്നു രൂപത്തിലും പ്രകടമായിത്തീരുന്നതാകുന്നു. ധ്യാനം, ഭക്തി, വിനയം ആദിയായവ ഹൃദയംകൊണ്ടും, തസ്ബീഹു (അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യല്‍), ഹംദു (സ്തുതികീര്‍ത്തനം ചെയ്യല്‍) തക്ബീര്‍ (മഹത്വകീര്‍ത്തനം), ദുആ (പ്രാര്‍ത്ഥന), ഖുര്‍ആന്‍ പാരായണം മുതലായവ നാവുകൊണ്ടും, നമസ്ക്കാരം നോമ്പു ദാനകര്‍മ്മങ്ങള്‍ മുതലായ കര്‍മ്മങ്ങള്‍ പ്രവൃത്തികൊണ്ടും ഉണ്ടാകുന്ന സ്മരണ (ذِكْرِ)കളത്രെ. 13:30 كَذَٰلِكَ أَرْسَلْنَـٰكَ فِىٓ أُمَّةٍ قَدْ خَلَتْ مِن قَبْلِهَآ أُمَمٌ لِّتَتْلُوَا۟ عَلَيْهِمُ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَـٰنِ ۚ قُلْ هُوَ رَبِّى لَآ إِلَـٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ ﴾٣٠﴿ മുമ്പ് പല സമുദായങ്ങള്‍ കഴിഞ്ഞുപോകുകയുണ്ടായിട്ടുള്ള ഒരു സമുദായത്തില്‍, അതുപോലെ [അവരില്‍ അയക്കുകയുണ്ടായതുപോലെ] നിന്നെ നാം (റസൂലായി) അയച്ചിരിക്കുന്നു, നിനക്കു നാം 'വഹ്-യു' [സന്ദേശം] നല്‍കിയതിനെ നീ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുവാന്‍ വേണ്ടി. അവരാകട്ടെ, പരമകാരുണികനില്‍ അവിശ്വസിക്കുകയും ചെയ്യുന്നു. പറയുക: 'അവന്‍ എന്റെ റബ്ബാകുന്നു; അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല; അവന്റെ മേലത്രെ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്; അവനിലെക്കുതന്നെയാണു എന്റെ (പശ്ചാത്തപിച്ച്‌) മടക്കവും.' كَذَٰلِكَ അപ്രകാരം, അതുപോലെ أَرْسَلْنَاكَ നിന്നെ നാം അയച്ചിരിക്കുന്നു فِي أُمَّةٍ ഒരു സമുദായത്തില്‍ قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട്‌ مِن قَبْلِهَا അതിന്റെ (ആ സമുദായത്തിന്റെ) മുമ്പു أُمَمٌ പല (ചില) സമുദായങ്ങള്‍ لِّتَتْلُوَ നീ ഓതിക്കൊടുക്കു (ഓതികേള്‍പ്പിക്കു)വാന്‍ വേണ്ടി عَلَيْهِمُ അവരുടെ മേല്‍, അവര്‍ക്കു الَّذِي أَوْحَيْنَا നാം വഹ്-യു നല്‍കിയതിനെ إِلَيْكَ നിനക്കു وَهُمْ അവരാകട്ടെ يَكْفُرُونَ അവിശ്വസിക്കുന്നു بِالرَّحْمَـٰنِ റഹ്മാനില്‍ (പരമകാരുണികനില്‍) قُلْ പറയുക هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് (രക്ഷിതാവാണ്‌) لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ عَلَيْهِ അവന്റെ മേലത്രെ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَإِلَيْهِ അവങ്കലേക്കുതന്നെയാണു مَتَابِ എന്റെ പശ്ചാത്താപം, മടക്കം. സാരം: മുമ്പു പല സമുദായങ്ങളിലേക്കും നാം റസൂലുകളെ അയക്കുകയുണ്ടായിരുന്നു. അതുപോലെ, ഈ സമുദായാത്തിലേക്കു നിന്നെ അയച്ചിരിക്കുകയാണു, ഇതൊരു പുതിയ ഏര്‍പ്പാടൊന്നുമല്ല. അവരുടെ നന്മക്കുവേണ്ടി നാം നിനക്കു എത്തിച്ചുതന്നെ സന്ദേശങ്ങള്‍ അവരെ കേള്‍പിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാണു നിന്നെ അയച്ചിരിക്കുന്നതും. അല്ലാഹു അവര്‍ക്കു നല്‍കിയ ഈ വമ്പിച്ച കാരുണ്യത്തിനു അവര്‍ നന്ദികാണിക്കുകയാണു വേണ്ടിയിരുന്നത്. പക്ഷെ, നന്ദിക്കുപകരം മഹാ കാരുണികനായ അല്ലാഹുവില്‍ അവിശ്വസിച്ചു നന്ദികേടു കാണിക്കുകയാണവര്‍ ചെയ്യുന്നത്. അവര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, എല്ലാം അവനില്‍ അര്‍പ്പിച്ചുകൊണ്ടു നീ തൗഹീദില്‍ ഉറച്ചുതന്നെ നിന്നുകൊള്ളുക. 13:31 وَلَوْ أَنَّ قُرْءَانًا سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلْأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ ۗ بَل لِّلَّهِ ٱلْأَمْرُ جَمِيعًا ۗ أَفَلَمْ يَا۟يْـَٔسِ ٱلَّذِينَ ءَامَنُوٓا۟ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعًا ۗ وَلَا يَزَالُ ٱلَّذِينَ كَفَرُوا۟ تُصِيبُهُم بِمَا صَنَعُوا۟ قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ ﴾٣١﴿ വല്ല 'ഖുര്‍ആനും' [പാരായണ ഗ്രന്ഥവും], അതുമൂലം മലകള്‍ (തല്‍സ്ഥാനങ്ങളില്‍ നിന്നു) നടത്തപ്പെടുകയോ, അതുമൂലം മരണപ്പെട്ടവരുമായി സംസാരിക്കപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ (അത് ഈ ഗ്രന്ഥം തന്നെയാകുമായിരുന്നു). പക്ഷേ, കല്‍പന [അധികാരം] മുഴുവനും അല്ലാഹുവിന്നാകുന്നു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു വ്യക്തമായി അറിഞ്ഞുകൂടേ? അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുമായിരുന്നുവെന്ന്! അവിശ്വസിച്ചവര്‍ അവ പ്രവര്‍ത്തിച്ചതു നിമിത്തം - അവര്‍ക്കു മുട്ടി അലക്കുന്ന വല്ല [ശിക്ഷാ] സംഭവവും ബാധിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കില്‍ അവരുടെ വസതിക്കു സമീപം അതു [വന്നു] ഇറങ്ങികൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നതുവരെ. നിശ്ചയമായും, അല്ലാഹു കരാറു നിശ്ചയത്തിന് എതിരു പ്രവര്‍ത്തിക്കുകയില്ല. وَلَوْ أَنَّ ആയിരുന്നെങ്കില്‍ قُرْآنًا വല്ല ഖുര്‍ആനും (പാരായണഗ്രന്ഥവും) سُيِّرَتْ بِهِ അതുമൂലം നടത്തപ്പെട്ടു الْجِبَالُ മല (പര്‍വ്വതം)കള്‍ أَوْ قُطِّعَتْ അല്ലെങ്കില്‍ മുറിക്കു (തുണ്ടമാക്ക)പ്പെട്ടു بِهِ അതുമൂലം الْأَرْضُ ഭൂമി أَوْ كُلِّمَ അല്ലെങ്കില്‍ സംസാരിക്കപ്പെട്ടു بِهِ അതുമൂലം, അതിനാല്‍ الْمَوْتَىٰ മരണപ്പെട്ടവരുമായി بَل പക്ഷേ, എന്നാല്‍, എങ്കിലും لِّلَّـهِ അല്ലാഹുവിനാണു الْأَمْرُ കല്‍പന (അധികാരം), കാര്യം جَمِيعًا മുഴുവനും أَفَلَمْ يَيْأَسِ അപ്പോള്‍ നിരാശപ്പെട്ടി (വ്യക്തമായി അറിഞ്ഞിട്ടി)ല്ലേ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ أَن لَّوْ يَشَاءُ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എന്നു اللَّـهُ അല്ലാഹു لَهَدَى അവന്‍ സന്‍മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്തിരുന്നു (വെന്നു) النَّاسَ മനുഷ്യരെ جَمِيعًا മുഴുവനും وَلَا يَزَالُ ആയിക്കൊണ്ടേയിരിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ تُصِيبُهُم അവര്‍ക്കു ബാധിച്ചുകൊണ്ടു بِمَا صَنَعُوا അവര്‍ പ്രവര്‍ത്തിച്ചതിനാല്‍ قَارِعَةٌ വല്ല മുട്ടി അലക്കുന്ന സംഭവം أَوْ تَحُلُّ അല്ലെങ്കില്‍ അതു ഇറങ്ങിക്കൊണ്ടു, നീ ഇറങ്ങിക്കൊണ്ടു قَرِيبًا അടുത്തു, സമീപത്തു مِّن دَارِهِمْ അവരുടെ വസതിക്കു, ഭവനത്തോടു حَتَّىٰ يَأْتِيَ വരുന്നതുവരെ وَعْدُ اللَّـهِ അല്ലാഹുവിന്റെ വാഗ്ദത്തം, വാഗ്ദാനം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُخْلِفُ എതിരു ചെയ്യുക (ലംഘിക്കുക)യില്ല الْمِيعَادَ നിശ്ചയത്തെ, കരാര്‍ (വാഗ്ദത്ത) നിശ്ചയം. മുന്‍വേദഗ്രന്ഥങ്ങളില്‍പെട്ട ഏതെങ്കിലും ഒരു പാരായണ ഗ്രന്ഥം അവതരിപ്പിക്കുകയോ, പാരായണം ചെയ്യപ്പെടുകയോ ചെയ്തതു നിമിത്തം – അതിന്റെ ഗൗരവത്താല്‍ -വല്ല മലകളും അവയുടെ സ്ഥാനം തെറ്റി നീങ്ങിപ്പോകുകയോ, ഭൂമി പൊട്ടിക്കീറി തുണ്ടമായിപ്പോകുകയോ, മരണപ്പെട്ടുപോയ ആളുകളുമായി സംസാരം നടത്തുവാന്‍ സാധിക്കുകയോ ഉണ്ടായിട്ടില്ല. അങ്ങിനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍, നിശ്ചയമായും ഈ ഖുര്‍ആന്‍ മൂലവും അതൊക്കെ സംഭവിക്കുമായിരുന്നു. ഏതു നിലക്കും ഈ ഗ്രന്ഥം അവയെക്കാളെല്ലാം ശ്രേഷ്ഠമായതു തന്നെ. പക്ഷേ, വേദഗ്രന്ഥങ്ങള്‍ മുഖേന അങ്ങിനെയൊന്നും സംഭവിക്കാറില്ലാത്ത സ്ഥിതിക്ക് ഈ ഖുര്‍ആന്‍ സത്യമാണെങ്കില്‍ ഞങ്ങള്‍ക്കു എന്തുകൊണ്ടു ഇന്നിന്ന ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നില്ല എന്നും മറ്റും അവിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനു ന്യായമില്ല. ഖുര്‍ആന്റെ ഏതെങ്കിലും പോരായ്മയോ, ന്യൂനതയോ അല്ല അവരുടെ ഈ നിഷേധത്തിനു കാരണം. അല്ലാഹുവിന്റെ കയ്യിലാണു സര്‍വ്വ കാര്യങ്ങളുടെയും അധികാരവും നിയന്ത്രണവുമിരിക്കുന്നത്. അവന്‍ വേണമെന്നുദ്ദേശിക്കുന്ന പക്ഷം ഇവരടക്കം എല്ലാ മനുഷ്യരും വിശ്വസിക്കുക തന്നെ ചെയ്യും, പക്ഷെ, അവന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല. സന്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ അര്‍ഹതയുള്ളവരും അതിനു സന്നദ്ധതയുള്ളവരും ആരൊക്കെയാണെന്നു അവന്നറിയാം. അങ്ങിനെയുള്ളവര്‍ അതില്‍ വിശ്വസിക്കുകയും, അവരെ അവന്‍ സ്വര്‍ഗ്ഗത്തിലാക്കുകയും ചെയ്യും. ഈ വസ്തുത സത്യവിശ്വാസികള്‍ക്കു ശരിക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടു ആ സത്യനിഷേധികളെപ്പറ്റി അവര്‍ ആശിച്ചിരിക്കേണ്ടതില്ല. ഏതായാലും ഒരു കാര്യം തീര്‍ച്ചയാകുന്നു: അല്ലാഹു ചെയ്ത വാഗ്ദത്തം – ഇസ്ലാമിന്റെ വിജയം – നടപ്പില്‍ വരുക തന്നെ ചെയ്യും. അതുവരെ സ്വൈര്യമായിരിക്കുവാന്‍ അവിശ്വാസികള്‍ക്കു സാധ്യമായിരിക്കയില്ല. അവര്‍ക്കിടയില്‍ തന്നെയോ, അല്ലെങ്കില്‍ അവര്‍ക്കു സ്വൈര്യജീവിതം സാദ്ധ്യമല്ലാത്ത വിധം അവരുടെ സമീപ സ്ഥലങ്ങളില്ലോ എന്തെങ്കിലും മഹാവിപത്തുകള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അല്ലാഹുവിന്റെ നിശ്ചയത്തിനു ഒരിക്കലും മാറ്റം വരുകയില്ല. ഇതൊക്കെയാണ് ഈ വചനത്തിലടങ്ങിയ സാരം. ഇസ്ലാമിന്റെ വിജയവും, ശിര്‍ക്കിന്റെ പരാജയവും അടുത്ത ഭാവിയില്‍ പരിപൂര്‍ണ്ണമായിത്തീരുനതാണെന്നുള്ള അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമായി പുലരുന്നതും, അതുവരെയും യുദ്ധം, ക്ഷാമം തുടങ്ങിയ ആപത്തുകള്‍ മുശ്രിക്കുകള്‍ക്കു അനുഭവപ്പെട്ടുകൊണ്ടിരുന്നതും പ്രസിദ്ധമാണല്ലോ. أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ എന്ന വാക്യത്തിനു – പരിഭാഷയില്‍ കണ്ടതുപോലെ – ‘അല്ലെങ്കില്‍ അവരുടെ വസതിക്കു സമീപം അതു (ആ മുട്ടി അലക്കുന്ന സംഭവം) വന്നിറങ്ങിക്കൊണ്ടിരിക്കും’ എന്നു അര്‍ത്ഥം കല്‍പിച്ചുകൊണ്ടുള്ളതാണ് മേല്‍കണ്ട വിവരണം. ആ വാക്യത്തിനു ‘അല്ലെങ്കില്‍ നീ (നബി) അവരുടെ വസതിക്കു സമീപം ഇറങ്ങിച്ചെല്ലും’ എന്നും അര്‍ത്ഥം വരാവുന്നതാണ്. മക്കാവിജയം വഴി ഇസ്ലാമിന്റെ വിജയം പൂര്‍ത്തിയാകുന്നതുവരെ അതിന്റെ പരിസരങ്ങളിലുള്ള ഓരോ രാജ്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജയിച്ചടക്കിക്കൊണ്ടിരിക്കും എന്നായിരിക്കും അപ്പോള്‍ ഇതിന്റെ താല്‍പര്യം. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം ഈ വാക്യത്തിനു കല്‍പിച്ചിരിക്കുന്ന വ്യാഖ്യാനം ഇതാകുന്നു. قُرْآن (ഖുര്‍ആന്‍) എന്ന വാക്കിന് ‘പാരായണം’ എന്നും ‘പാരായണ ഗ്രന്ഥം’ എന്നും അര്‍ത്ഥമുണ്ടെന്നും, ഇതില്‍നിന്നാണ് വിശുദ്ധ ഖുര്‍ആനിനു اَلْقُرْآن എന്നു പേര്‍ വന്നതെന്നും കഴിഞ്ഞ സൂറത്തിലെ 2-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിരിക്കുന്നു. ഇവിടെ ‘ഖുര്‍ആന്‍’ എന്നു പറഞ്ഞതു മുന്‍വേദഗ്രന്ഥങ്ങളാകുന്ന പാരായണ ഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാകുന്നു. ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നു: ‘ദാവൂദ് (عليه السلام) നു ഖുര്‍ആന്‍ ലഘുവാക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മൃഗത്തിനു (വാഹനത്തിനു) ജീനിയിട്ടു കെട്ടുവാന്‍ അദ്ദേഹം കല്പിച്ചിട്ട് അതു കെട്ടിത്തീരും മുമ്പായി അദ്ദേഹം ഖുര്‍ആന്‍ ഓതുമായിരുന്നു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നതുമില്ല.’ (അ; ബു). ഈ നബി വചനത്തില്‍ ‘ഖുര്‍ആന്‍’ എന്നു പറഞ്ഞതു ദാവൂദു (عليه السلام) നബിയുടെ വേദഗ്രന്ഥത്തെ (സബൂറിനെ) ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്. أَفَلَمْ يَيْأَسِ എന്ന വാക്കിനാണു – മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കല്‍പിച്ചപോലെ – ‘അറിഞ്ഞുകൂടേ’ എന്നു നാമും അര്‍ത്ഥം കല്പിച്ചിരിക്കുന്നതും. സാധാരണഗതിയില്‍ ‘നിരാശപ്പെട്ടിട്ടില്ലേ’ എന്നായിരിക്കും ആ വാക്കിനര്‍ത്ഥം വരുക. ഒരു കാര്യത്തെപ്പറ്റി ശരിക്കും വ്യക്തമായി അറിയുമ്പോഴാണല്ലോ അതിന്റെ മറുവശത്തെപ്പറ്റി നിരാശപ്പെടുന്നത്. അവിശ്വാസികള്‍ ഖുര്‍ആനില്‍ വിശ്വസിക്കാത്തതിന്റെ കാരണം നല്ലപോലെ അറിയാവുന്ന സ്ഥിതിക്കു അവര്‍ വിശ്വസിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കു ആശയും പ്രതീക്ഷയും ഉണ്ടാവാന്‍ അവകാശമില്ലല്ലോ. അതാണു ഈ പ്രയോഗത്തിലടങ്ങിയ സൂചന. 13. الرعد - ‍അര്‍റഅ്ദ് സൂറത്തുര്‍ റഅ്ദ്: 01-18 സൂറത്തുര്‍ റഅ്ദ്: 19-31 സൂറത്തുര്‍ റഅ്ദ്: 32-43 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
സോഷ്യൽ മീഡിയയിൽ പുതിയ തരംഗം തീർത്തിരിക്കുകയാണ് മമ്ത മോഹൻദാസിന്റെ ‘പുട്ടുപാട്ട്’. ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിനു വേണ്ടിയാണ് മമ്ത ഈ പുട്ടുപാട്ട് പാടിയിരിക്കുന്നത്. പുട്ട് ഇഷ്ടപെടുന്ന എല്ലാവർക്കുമായാണ് ഈ പാട്ട് കമ്പനി സമർപ്പിച്ചിരിക്കുന്നത്. പുട്ടിനെ കുറിച്ച് എത്ര പാട്ടുകൾ വന്നാലും മലയാളികൾക്ക് അതൊരു ആഘോഷമായിരിക്കും. അത്രത്തോളം നമുക്ക് പ്രിയപ്പെട്ട ഭക്ഷണമാണല്ലോ നമ്മുടെയൊക്കെ പുട്ട്. ‘ഡബിൾ ഹോഴ്സ്’ കമ്പനിയുടെ പരസ്യമായാണ് ഈ ഗാനം പുറത്തിറങ്ങിയതെങ്കിലും ഒരു പരസ്യത്തിനപ്പുറം ജനശ്രദ്ധ ഇപ്പോൾ തന്നെ പുട്ടുപാട്ട് നേടിക്കഴിഞ്ഞു. മമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രം പാട്ടിന് ചുവട് വയ്ക്കുന്നു. ഗാനത്തിലെ വരികൾ മനു മഞ്ജിത്തും ഈണം പകർന്നിരിക്കുന്നത് പി. എസ് ജയ്ഹരിയുമാണ്. മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. വളരെ ആരോഗ്യപ്രദവും എന്നാൽ രുചികരവുമാണ് എന്നതാണ് മലയാളികൾക്ക് പുട്ട് പ്രിയങ്കരമാവാൻ ഉള്ള കാരണം. മലയാളിതനിമ നിറഞ്ഞ ഒരു വിഭവം. പുട്ട് കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. അത്രത്തോളം കേരളീയമായ ഒരു ഭക്ഷണമാണ് പുട്ട്. പുട്ടിനെ ഇത്രത്തോളം ഇഷ്ടപെടുന്ന ഒരു ജനത ഈ പുട്ട്പാട്ടിനെ വൈറൽ ആക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. Post Views: 16 Previous അതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു.. അസംബ്ലിക്ക് സ്കൂള്‍ കുട്ടികള്‍ അറ്റന്‍ഷന്‍ ആയി നിക്കുന്നപോലെ ആയിരുന്നു മമ്മുക്ക സെറ്റിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും.. Next ഇനി തന്‍റെ ദിവസമാ.. സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഗ്രേസ് ആന്റണിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്‌… ഗ്ലാമര്‍ ചിത്രം ആയതിനാല്‍ ആരാധകര്‍ കൂട്ടത്തോടെ താരത്തിന്‍റെ ഇന്സ്ടഗ്രമിലെക്ക് ഇരച്ചുകേറുകയാണ് ഇപ്പോള്‍ Sidebar Please navigate to Appearance → Widgets in your WordPress dashboard and add some widgets into the Sidebar widget area.
2019-20 സമർപ്പിക്കേണ്ട സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതിയുടെ തീയതി നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി സമര്‍പ്പിക്കാൻ നവംബര്‍ 30 വരെയായിരുന്നു നേരത്തെ ധനമന്ത്രാലയം സമയം നൽകിയിരുന്നത്. ഇത് ഒരു മാസം കൂടി നീട്ടി നൽകുകയായിരുന്നു. ഈ കാലയളവിൽ അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടവര്‍ 2021 ജനുവരി 31ന് മുമ്പ് റിട്ടേൺ സമര്‍പ്പിക്കേണ്ടതാണ്. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയിൽ സമ്പാദിച്ച വരുമാനത്തിൻെറ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനും, റിവൈസ്ഡ് റിട്ടേൺ സമര്‍പ്പിയ്ക്കുന്നതിനും നികുതി ദായകര്‍ക്ക് കൂടുതൽ സമയം ലഭിയ്ക്കും. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് ഇത് സംബന്ധിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദായ നികുതി നിയമത്തിന് കീഴിലെ വിവിധ ടാക്സ് ഓഡിറ്റുകൾ സമര്‍പ്പിയ്ക്കാനും ഉള്ള തിയതി 2020 ഡിസംബര്‍ 31 വരെയായി നീട്ടി. സാധാരണ ജൂലൈ 31നാണ് റിട്ടേൺ സമര്‍പ്പിയ്ക്കണ്ടത് എങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നികുതി ദായകര്‍ക്ക് അഞ്ചു മാസത്തെ അധിക സമയം അനുവദിച്ചിരിയ്ക്കുന്നത്. അവർ നികുതി ദായകര്‍ നൽകേണ്ട 2019 -20 ലെ എല്ലാ ആദായ നികുതി റിട്ടേണുകളും സമര്‍പ്പിയ്ക്കണ്ട തീയതിയാണ് ഡിസംബറിലേയ്ക്ക് നീട്ടിയി രിക്കുന്നത്. നികുതിദായകര്‍ക്ക് ഓൺലൈനായി തന്നെ റിട്ടേണും റിവൈസ്‍സ് റിട്ടേണും സമര്‍പ്പിയ്ക്കാൻ അവസരം ഉണ്ട്. ആദായനികുതി വകുപ്പിൻെറ വെബ്പോര്‍ട്ടൽ ആയ incometaxindiaefiling.gov.in എന്ന വെബ്‍സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത് ഐടിആര്‍ റിട്ടേൺ സമര്‍പ്പിയ്ക്കവുന്നതാണ്.
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദാരഉദ്ദേശ്യത്തോടുകൂടി 1972 ൽ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ എന്ന സ്ഥലത്ത് ആരംഭിച്ച ഒരു പദ്ധതിയാണ് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്. ആർ. പി. എൽ. എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് കേരളസംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻകേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. ഐ. എസ്. ഓ. 9001 : 2000 അംഗീകാരം ലഭിച്ച ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷൻ സ്ഥാപനം കൂടിയാണ് ഇത്. [1] ചരിത്രംതിരുത്തുക 1964 ൽ ലാൽ ബഹാദൂർ ശാസ്ത്രിയും സിരിമാവോ ബണ്ഡാരനായകെയും തമ്മിൽ ഒപ്പു വച്ച ശാസ്ത്രി - സിരിമാവോ ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കേണ്ടി വന്നു. ഈ പദ്ധതി കേരളത്തിലാരംഭിച്ചത് കേരള വനം വകുപ്പിന്റെ സഹാത്തോടെയാണ്. 1972 ൽ ആയിരനല്ലൂരും 1973 ൽ കുളത്തൂപ്പുഴയിലുമായി കേരള വനം വകുപ്പ് ആദ്യ പ്ലാന്റേഷൻ ആരംഭിച്ചു. സ്ഥാപന - ധനകാര്യത്തിലൂടെ അധിക ധനം സജ്ജമാക്കുന്നതിനും സർക്കാർ ഖജനാവിന്റെ ആയാസം കുറയ്ക്കുന്നതിനും വേണ്ടി കേരളാ വനം വകുപ്പിന്റെ റബ്ബർ മരം പ്ലാന്റേഷൻ പദ്ധതി 1976 മേയ് 5 ന് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാക്കി മാറ്റി. 1983- മാർച്ചുവരെ 675 അഭയാർത്ഥി കുടുബംങ്ങളേയും, 1990-ൽ 25 കുടുബംങ്ങളേയും ഇതുവഴി പുനരധിവസിപ്പിച്ചു . കൊല്ലം ജില്ലയിലെ ആയിരനെല്ലൂരിലും കുളത്തുപ്പുഴയിലുമായി 2070 ഹെക്ടർ സ്ഥലം പ്ലാന്റേഷൻസിന്റേതായിട്ടുണ്ട്. അവലംബംതിരുത്തുക ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-10. "https://ml.wikipedia.org/w/index.php?title=റീഹാബിലിറ്റേഷൻ_പ്ലാന്റേഷൻസ്_ലിമിറ്റഡ്,_കേരളം&oldid=3643256" എന്ന താളിൽനിന്ന് ശേഖരിച്ചത്
89. ജ്ഞാനാഗ്നിയില്‍ മനസ്സെരിഞ്ഞു മായുന്നതാണ്‌ കര്‍പ്പൂരാരാധന. ജ്ഞാനാഗ്നിയില്‍ എല്ലാ എരിഞ്ഞൊഴിയവേ അവശേഷിക്കുന്ന അഖണ്ഡസത്താസ്വരൂപമാണ്‌ വിഭൂതി. കുങ്കുമം സ്വരൂപാനുഭൂതിയാകുന്ന ചിച്ചക്തിയാണെന്നും ഭഗവാന്‍ പ്രസ്താവിച്ചു. കൂടാതെ വിഭൂതി പരാ, അപരാ എന്നു രണ്ടു വിധമാണെന്നും അതില്‍ ‘പരാ’ അഖണ്ഡാത്മസ്വരൂപമാണെന്നും അതിന്റെ സ്മാരകമാണ്‌ അപരാവിഭൂതിയെന്നും അരുളിച്ചെയ്തു. 91. ബംഗാളില്‍ നിന്നും ഭഗവാനെ ദര്‍ശിക്കാന്‍ വന്ന ഒരു ഭക്തന്‍ മനസ്സിനെ എങ്ങനെ നിയന്ത്രിക്കാമെനു ചോദിച്ചു. ഉ: മനസ്സെന്നു പറയുന്നതെന്തിനെയാണ്‌? ചോ: ഈശ്വരനെ ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സവിടെ നില്‍ക്കുന്നില്ല. മറ്റു വിഷയങ്ങളുടെ പിറകേ ഓടുന്നു. അങ്ങനെ സംഭവിക്കരുതെന്നാഗ്രഹിക്കുന്നു. ഉ: ചലനമാണ്‌ മനസ്സിന്റെ സ്വഭാവം. നിരന്തരമായ ധ്യാനാഭ്യാസത്താലും വൈരാഗ്യത്താലും അതിനെ വശപ്പെടുത്തേണ്ടതാണെന്നും ഭഗവദ്‌ഗീതയില്‍ പറയുന്നു. പലവിധ ചിന്തകളാല്‍ ചിതറിപ്പോകുന്ന മനസ്സ്‌ ബലഹീനമായിപ്പോകുന്നു. ദുര്‍ബലമനസ്സ്‌ ഒന്നിനെ പറ്റിനില്‍ക്കുകയില്ല. ഒരേ ലക്ഷ്യത്തില്‍ അടക്കി നിറുത്തി ശീലിക്കണം. ഒന്നില്‍ ചേര്‍ന്നു നില്‍ക്കുന്തോറും മനസ്സിനു ബലമേറും. ചോ: മനസ്സിനു ബലം കൂടുമെന്നു പറഞ്ഞാലതെന്താണ്‌? ഉ: വിക്ഷേപം (ചലനം) കൂടാതെ മനസ്സ്‌ നിലയ്ക്കു നില്‍ക്കുന്നതിനെ മനോബലമെന്നു പറയാം. ചോ: അതെങ്ങനെ സിദ്ധിക്കും? ഉ: അഭ്യാസം കൊണ്ടുതന്നെ. ഭക്തന്‌ ഈശ്വരന്‍ സ്വന്തം കരുത്തിനെ കൊടുക്കുന്നു. ജ്ഞാനാഭ്യാസി അന്തര്‍മുഖനായി തന്റെ സത്യത്തെ ആരായുന്നു. ഏതു മാര്‍ഗ്ഗമവലംബിച്ചാലും പ്രയത്നം കൂടിയേ തീരൂ. ചോ: ആത്മവിചാരത്തില്‍ മനസ്സൂന്നിയതിനു ശേഷവും മനസ്സ്‌ നമ്മെ കബളിപ്പിക്കാന്‍ തുടങ്ങുന്നു. ഇതു നാം പിന്നീടേ അറിയുന്നുള്ളൂ. ഉ: അതെ, അതെ. എല്ലാ കൗശലങ്ങളും അതിനറിയാം. എന്നാലും അഭ്യാസം നിഷ്ഫലമാവുകയില്ല. ആരംഭത്തില്‍ മനസ്സ്‌ അപ്പപ്പോള്‍ ലക്ഷ്യത്തില്‍ നില്‍ക്കും. ക്രമേണ കൂടുതല്‍ നേരം ലക്ഷ്യത്തില്‍ നില്‍ക്കുന്ന വൈഭവമുണ്ടാകും. അവസാനം അലച്ചില്‍ മാറി നിശ്ചഞ്ചലമായിത്തീരും. ആ അവസ്ഥയിലേ അതുവരെ വെളിപ്പെടാതിരുന്ന നിജശക്തി തന്റെ പൂര്‍ണ്ണപ്രഭാവത്തോടെ പ്രകാശിക്കുകയുള്ളൂ. സാത്വികമനസ്സ്‌ വിചാരമറ്റ്‌ ഉപശാന്തമായിത്തീരും. രാജസമനസ്സ്‌ വിചാരജടിലമായിരിക്കും. സാത്വികം അഖണ്ഡചൈതന്യധാരയോടു ചേര്‍ന്ന്‌ ഏകാകാരമായി നില്‍ക്കും.
കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3970 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 322 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 739, എറണാകുളം 695, തൃശൂര്‍ 537, ആലപ്പുഴ 486, പത്തനംതിട്ട 444, കൊല്ലം 448, കോട്ടയം 354, തിരുവനന്തപുരം 282, മലപ്പുറം 296, കണ്ണൂര്‍ 206, ഇടുക്കി 193, വയനാട് 156, പാലക്കാട് 68, കാസര്‍ഗോഡ് 123 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, എറണാകുളം, പാലക്കാട് 5 വീതം, തൃശൂര്‍, വയനാട് 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട 2, കൊല്ലം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 406, കൊല്ലം 700, പത്തനംതിട്ട 532, ആലപ്പുഴ 392, കോട്ടയം 306, ഇടുക്കി 219, എറണാകുളം 800, തൃശൂര്‍ 477, പാലക്കാട് 185, മലപ്പുറം 519, കോഴിക്കോട് 582, വയനാട് 237, കണ്ണൂര്‍ 439, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,44,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,951 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,134 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1118 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 456 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കൊച്ചി;യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കാരക്കുടിയിൽ നടന്നു. കാരക്കുടി, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.കാരക്കൂടിയിൽ ചിത്രീകരണം അരംഭിച്ചു. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാൽ ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്. നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്‌നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാർ എഴുതുന്നു. കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അഡിഷനൽ സ്‌ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്‌സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ. ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്‌സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. Related Topics:Ajayan's second theftfeaturedNews movie Up Next പ്രണയവിവാഹം, 2 മാസത്തിനുള്ളിൽ മരണവും; 24 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി പോലീസും ഉറ്റവരും Don't Miss പള്ളിവാസലിൽ പുലി; പ്രചാരണം വ്യാജം,നിജസ്ഥിതി കണ്ടെത്താൻ അന്വേഷണമെന്ന് വനംവകുപ്പ് You may like Film News കരാറിൽ “കുടുക്കി”അശ്ലില ചിത്രത്തിൽ അഭിനയിപ്പിച്ചു; വീട്ടുകാർ കയ്യൊഴിഞ്ഞു, നായകനും നായികയും പോലീസിൽ പരാതി നൽകി Published 2 months ago on October 22, 2022 By m4admin കൊച്ചി;ഭീഷിണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് നായികയും നായകനും.വിവരം പുറത്തായതിനെത്തുടർന്ന് താനും കുഞ്ഞും വീട്ടിൽ നിന്ന് പുറത്തായെന്നും റെയിൽവെ പ്ലാറ്റ് ഫോമിലാണ് ഉറങ്ങുന്നതെന്നുമാണ് മലപ്പുറം സ്വദേശിനിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അഭിനയിച്ചതോടെ വീട്ടുകാർ കയ്യൊഴിഞ്ഞെന്നും സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നതെന്നും ആത്മഹത്യയുടെ വക്കിലെന്നുമാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ പറയുന്നത്.ഇരുവരും പോലീസിൽ പരാതി നൽകി,നീതിയ്ക്കായി കാത്തിരിയ്ക്കുകയാണ്. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെയാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്.എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്നാണ് യുവതി പറയുന്നത്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയൽ അല്ലെന്നും വെബ്സീരീസ് ആണെന്നും അറിയുന്നത്. ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തതിനാൽ പേപ്പറിൽ എഴുതിയിരുന്നത് എന്താണെന്ന് അപ്പോൾ മനസ്സിലായില്ല.തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്.അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തത്. മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞപ്പോൾ തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമായിരുന്നു അണിയറപ്രവർത്തകരുടെ ഭീഷിണി. ഞാനും ഒരു സ്ത്രീയല്ലേ.മുഖം കാണില്ല,സ്വകാര്യ ഭാഗങ്ങളും മറച്ചായിരിയ്ക്കും റിലീസ് ചെയ്യൂക എന്നൊക്കെ സംവിധായിക ഉറപ്പ് നൽകിയിരുന്നു.ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു. മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിയായി.സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതോടെ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു.പൊലീസുമായും മന്ത്രിമാരും എംഎൽഎമാരുമായും ബന്ധമുണ്ട്,നീ ഒന്നും ചെയ്യില്ലന്നായിരുന്നു സംവിധായികയുടെ വെല്ലുവിളി. സ്‌കൂളിൽ പോയിട്ടില്ലാത്തതിനാൽ പേരെഴുതി ഒപ്പിടാൻ മാത്രമാണ് ആകെ അറിയുന്നത്. മേൽവിലാസം പോലും ഐഡി കാർഡ് നോക്കിയാണ് എഴുതുന്നത്.സിനിമ പുറത്തുവന്നതോടെ എല്ലാവരും എന്നോട് പോയി ചാവാനാണ് പറയുന്നത്. എന്റെ മാതാപിതാക്കൾ നേരത്തേ മരിച്ചതാണ്.ഭർത്താവിന്റെ വീട്ടുകാരാണ് ആകെ ഉള്ളത്.അദ്ദേഹത്തിന് സ്വന്തം നാട്ടിലേയ്ക്ക് പോകാനാവാത്ത സാഹചര്യമായി.വീട് കിട്ടാതെ അലഞ്ഞ് ജീവിതം മടുത്തു. ഓരോ റെയിൽവെ സ്‌റ്റേഷനുകൾ മാറിമാറിയാണ്് ഇപ്പോൾ കുഞ്ഞിനോടൊപ്പം രാത്രി കഴിച്ചുകൂട്ടുന്നത്.സുഹൃത്തുക്കൾ ആരെങ്കിലും 200 രൂപയോ മുന്നൂറു രൂപയോ അയയ്ക്കും.അതുകൊണ്ടാണ് ജീവിക്കുന്നത്.യുവതി വിശദമാക്കി. കരാറിന്റെ പേരിൽ ഭീഷിണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ വെളിപ്പെടുത്തുന്നത്.ഇത് സംബന്ധിച്ച് ഇയാൾ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് തന്നെ അണിയറ പ്രവർത്തകർ സമീപിച്ചതെന്നും ഉടൻ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ എത്തുമെന്നാണ് മനസ്സിലായിട്ടുള്ളതെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവ് പറയുന്നു. അരുവിക്കരയിൽ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിംങ്.അവിടുന്ന് പുറത്ത് പോകണമെങ്കിൽ ഒരുകിലോമീറ്റകൾ നടക്കണം.ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ കരാറിൽ ഒപ്പിടണമെന്ന് അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. തിരക്കിൽ കരാർ മുഴുവൻ വായിച്ച് നോക്കിയിരുന്നില്ല.ഒപ്പിട്ട് നൽകുകയും ചെയ്തു.പിന്നീട് ഇതെ കരാർ ചൂണ്ടികാട്ടി സംവിധായകയും കൂട്ടരും ഭീഷിണിപ്പെടുത്തി.ഇതെത്തുടർന്ന് തുടർന്ന് അഭിനയിക്കാൻ നിർബന്ധിതനാവുകയായിരുന്നു.ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.ഇതിനിടയിൽ ആത്മഹത്യക്കും ശ്രമിച്ചു.പൊലീസാണ് പിന്തിരിപ്പിച്ചത്.യുവാവ് വിശദമാക്കി. Continue Reading Film News പ്രതാപ് പോത്തൻ അന്തരിച്ചു; വിടപടഞ്ഞത് 80-കളിലെ നടന വിസ്മയം, സംവിധായകൻ ,തിരക്കഥകൃത്ത് എന്നീനിലകളിലും തിളങ്ങി Published 5 months ago on July 15, 2022 By m4admin ചെന്നൈ ;നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിനയകമ്പം തുടങ്ങിയത് കോളേജ് വിദ്യാഭ്യസ കാലത്ത് 1952 ൽ തിരുവനന്തപുരത്തായിരുന്നു ജനനം.ഊട്ടിയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യസം.മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിന് പഠിക്കുന്ന കാലത്താണ് അഭനയ മോഹം മനസ്സിൽക്കയറിക്കൂടിയത്.മുബൈയിൽ പരസ്യ ഏജൻസിയിൽ ജോലി ചെയ്തിട്ടുണ്ട്. ആരവത്തിലൂടെ തുടക്കം 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ആരവ ത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ മിന്നും താരമായിരുന്നു.ഭരതന്റെ തകരയിലെ പ്രകടനം മലയാളത്തിൽ ബിഗ്ഗ് ബ്രേക്കായി.പിന്നീട് മലയാള ചിത്രങ്ങളിലെ അഭിഭാജ്യഘടകമായി. ചാമരം, അഴിയാത്ത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. 12 സിനിമകളുടെ സംവിധായകൻ ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു.ഈ ബന്ധത്തിൽ ഒരു മകളുണ്ട് , പേര് കേയ Continue Reading Film News മകള്‍ “ഇര”യെ വീഴ്ത്തും , അമ്മ ഭീഷിണിപ്പെടുത്തി പണം വാങ്ങും ; യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി Published 9 months ago on March 15, 2022 By m4admin ഇടുക്കി;പീഡനക്കേസില്‍ കുടുക്കി നാണംകെടുത്തും എന്ന് ഭീഷിണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് അമ്മയ്ക്കും ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കും എതിരെ പോലീസില്‍ പരാതി. ഇടുക്കി എസ് പിക്കാണ് യുവാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.വിശദമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് പി പരാതി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.യുവാവ് അടിമാലി സ്വദേശിയാണ്. 10 ലക്ഷം രൂപ നല്‍കിയില്ലങ്കില്‍ മകളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് 17 കാരിയുടെ മാതാവ് ഭീഷിണിപ്പെടുത്തിയതായിട്ടാണ് യുവാവ് പരാതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെ കഷ്ടപ്പാടുകള്‍ പറഞ്ഞ് പെണ്‍കുട്ടി സങ്കടപ്പെട്ടെന്നും ഈ അവസരത്തില്‍ കുറച്ച് പണം നല്‍കി സഹായിച്ചെന്നും ഇത് പതിവാക്കാനുള്ള ശ്രമത്തെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവ് വാട്‌സാപ്പ് വഴി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നെന്നുമാണ് യുവാവിന്റെ പരാതിയുടെ ചുരുക്കം. പെണ്‍കുട്ടിയെ കരുവാക്കി മാതാവ് ഇതിനകം പലരില്‍ നിന്നായി വന്‍തുകകള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും യുവാവ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വാഹന ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന യുവാവ് ഇവരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണെന്നാണ് സൂചന.തട്ടിപ്പിലൂടെ ഭേതപ്പെട്ട സാമ്പത്തീക ചുറ്റുപാടില്‍ക്കഴിയുന്ന അമ്മയും മകളും ഇപ്പോള്‍ ആഡംമ്പര ജീവിതമാണ് നയ്ക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ശരീരവടിവ് കാണത്തക്ക വിധം വസ്ത്രം ധരിച്ചാണ് മകളുടെ നടപ്പ്.രാവിലെ 6 മുതല്‍ ടൗണിന്റെ പലഭാഗത്തായി പെണ്‍കുട്ടി ചുറ്റിക്കറങ്ങുക പതിവാണ്. ‘ഇര’യെ കണ്ടെത്തുകയാണ്് ഈ യാത്രയുടെ ലക്ഷ്യമെന്നും കുടുങ്ങിയെന്ന് ഉറപ്പായാല്‍ തന്ത്രത്തില്‍ അടുപ്പമുണ്ടാക്കുകയും അതും ഇതുമൊക്കെ പറഞ്ഞ് പണം പിടുങ്ങലുമാണ് അമ്മയുടെയും മകളുടെയും പതിവ് രീതിയെന്നും അനുഭവസ്ഥര്‍ പറയുന്നു.ഇവരുടെ വലയില്‍ കുടുങ്ങിയ വിദേശമലയാളിക്ക് 3 ലക്ഷത്തിലേറെ രൂപ നഷ്ടമായി. കേസില്‍ കുടുങ്ങിയ ഇയാള്‍ സത്യവസ്ഥ പോലീസിനെ ബോദ്ധ്യപ്പെടുത്തിയതായിട്ടാണ് സൂചന.സാമൂഹിക മാധ്യമം വഴി കഷ്ടപ്പാടുകള്‍ നിരത്തി പെണ്‍കുട്ടി നല്‍കിയ പോസ്റ്റുകണ്ട് സഹായിക്കാന്‍ ഒരുമ്പെട്ടതാണ് ഇയാള്‍ക്ക് കുരുക്കായത്. വീടിന്റെ വാടക കൊടുത്തിട്ടില്ല,അരി വാങ്ങാന്‍ പണമില്ല, രോഗിയായ പിതാവിന്റെ ചികത്സ മുടങ്ങി എന്നിവയാണ് പെണ്‍കുട്ടി മിക്കപ്പോഴും ഇരകളുമായി പങ്കിടുന്ന’ ദുരിതം’.ഇത് കേള്‍ക്കുന്നവരില്‍ ഒട്ടുമിക്കവരും ആദ്യം ചെറിയ തുകകള്‍ നല്‍കും പണം നല്‍കുന്ന ആളുടെ മൊബൈല്‍ നമ്പറും വാങ്ങിയാവും പെണ്‍കുട്ടിയുടെ മടക്കം.തുടര്‍ന്ന് വാടാസാപ്പ് ചാറ്റുവഴി ഇവരുമായി പെണ്‍കുട്ടി കൂടുതല്‍ അടുപ്പം സ്ഥാപിയ്ക്കുകയും കഷ്ടപ്പാടുകള്‍ നിരത്തി ചെറിയതുകള്‍ ആവശ്യപ്പെടുകയുമാണ് പതിവ് രീതി. ഇര സാമ്പത്തീക ശേഷിയുള്ള ആളെന്ന് ബോദ്ധ്യപ്പെട്ടാല്‍ ആവശ്യപ്പെടുക ലക്ഷങ്ങളായിക്കും.ഇത് നല്‍കാന്‍ തയ്യാറാവാത്തവത്തവര്‍ക്കെതിരെയാണ് അമ്മ പീഡന കേസ് ഭീഷിണി ആയുധമാക്കുക.മാനം പോകുമെന്ന തിരിച്ചറിവില്‍ ഇവര്‍ തുക നല്‍കാന്‍ നിര്‍ബന്ധിതരാവും. ഇതെ തന്ത്രം പയറ്റിയാണ് വാഹന ഇടപാടുകാരനുമായി ഇവര്‍ അടുത്തത്.അപകടം തിരിച്ചറിഞ്ഞ യുവാവ് ഇവരുടെ വാടാസാപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിയ്ക്കുകയായിരുന്നു. Continue Reading Trending News10 months ago കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു News9 months ago അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി News9 months ago കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര്‍ പിടിയില്‍ Latest news6 months ago പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്‌നേഹി
കാൽ പന്തുകളിയുടെ സൗന്ദര്യത്തെ അവാഹിച്ചെടുത്ത് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിയ ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം അതേ സംവിധായകന് ഒപ്പം ജയസൂര്യ വീണ്ടും എത്തുന്ന ചിത്രം ആണ് വെള്ളം. നാട്ടിലെ ഏറ്റവും വലിയ കുടിയനായ ഒരു യുവാവിന്റെ ജീവിതം. അത് മൂലം അവനുണ്ടാകുന്ന, കുടുംബത്തിന് ഉണ്ടാകുന്ന , സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള അയാളുടെ ശ്രമങ്ങളും ആണ് ഈ സിനിമയിലൂടെ സംവിധായകൻ പറയുന്നത്. കാണുന്നവരെ മടുപ്പിക്കുന്ന സരോപദേശങ്ങളുടെ കെട്ട് പൊട്ടിക്കാത്ത അവതരണ രീതി സിനിമക്ക് മികച്ച മുതൽകൂട്ട് ആവുന്നുണ്ട്. മദ്യപാനത്തിന്റെ ഏറ്റവും മോശം വശത്തിന്റെ എക്സ്‌ട്രീം ലെവൽ തുറന്ന് കാണിക്കുന്ന ചിത്രം, മലയാളത്തിൽ മുൻപ് ഈ വിഷയം പ്രമേയം ആക്കിയിട്ടുള്ള ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാക്കുന്നത് ജയസൂര്യ എന്ന നടന്റെ മികവുറ്റ പെർഫോമൻസ് കൊണ്ട് തന്നെയാണ്. നമ്മുടെ നാട്ടിലോ അല്ലെങ്കിൽ കുടുംബത്തിലോ കാണാൻ സാധിക്കുന്ന ‘Waterman’ന്റെ നേർ രൂപം തന്നെയാണ് ജയസൂര്യയുടെ മുരളി എന്ന കഥാപാത്രം. അദ്ദേഹത്തിന് മാത്രം കഴിയുന്ന അല്ലെങ്കിൽ മറ്റുള്ള നടന്മാർ സമ്മതം മൂളാൻ സാധ്യതയില്ലാത്ത പല സീനുകളും അദ്ദേഹം വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട്. സംയുക്ത തന്റെ വേഷം ഗംഭീരമായി തന്നെ ചെയ്തപ്പോൾ കൂടെയുള്ള ചെറുതും വലുതും ആയ വേഷം ചെയ്തവർ അവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ടൈറ്റിൽ പ്രെസെന്റഷനിൽ നിന്ന് തന്നെ തുടങ്ങുന്ന സിനിമയുടെ മനോഹാരിത പിന്നീട് അങ്ങോട്ട് രണ്ടര മണിക്കൂർ നീണ്ടിട്ടും ഒട്ടും ചോർന്നു പോകാതെ തന്നെ സ്ക്രീനിലേക്ക് എത്തിച്ച സംവിധായകനും വിശ്വലൈസെഷൻ ഗംഭീരമാക്കിയ ക്യാമറമാനും ബിജിബാലിന്റെ സംഗീതവും സൗണ്ട് മിക്സിങ് ഡിപാർട്മെന്റ് കൈകാര്യം ചെയ്‌ത ടീമും മികച്ച കയ്യടി അർഹിക്കുന്നുണ്ട്. ഭയങ്കരമായി ഇമോഷ്ണലി കണക്റ്റ് ചെയ്യുന്ന സിനിമ വളരെ കാലങ്ങൾക്ക് ശേഷം മലയാളസിനിമക്ക് കിട്ടിയ മികച്ച ഒരു തുടക്കം തന്നെയാണ്.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » സ്ഥിതി-ഗതി » രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു രാഷ്ട്രീയത്തിലിറങ്ങും മുമ്പേ കമല്‍ അപ്രസക്തനാകുന്നു Glint staff Sat, 20-01-2018 06:02:20 PM ; ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടായി തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ അധികാര കൈയാളല്‍ തുടങ്ങിയിട്ട്. വിഗ്രഹാരാധാനയെ തള്ളിപ്പറഞ്ഞ് ആരംഭിച്ച ആ മുന്നേറ്റം വലിയ ചലനങ്ങള്‍ തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചു. ദേശീയതലത്തില്‍ പ്രബലമായിരുന്നിട്ട് പോലും കോണ്‍ഗ്രസിന്റെ വേരുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. വിഗ്രങ്ങള്‍ക്കതിരെ പോരാടിയ അവര്‍ പിന്നീട് ആരാധനയുടെ പാതയിലേക്ക് വന്നു, താരാരാധനയുടെ പാതയിലേക്ക്. അപ്പോഴും ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന് മാറ്റമുണ്ടായിരുന്നില്ല. എം.ജി.ആറില്‍ തുടങ്ങിയ താര രാഷ്ട്രീയം ജയലളിതയിലെത്തി അര്‍ധ വിരാമത്തില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രജനീകാന്തും കമലഹാസനും രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയം ഒരു പ്രത്യേക പ്രതിഭാസമാണ്. സമാനതകളില്ലാത്ത, അഴിമതികളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ആകെത്തുകയെന്ന് അതിനെ വിശേഷിപ്പിക്കാം. അവിടെ അഴിമതിക്ക് ജനങ്ങളുടെ അംഗീകാരം ഉണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. ജയലളിതയുടെ ഭരണകാലത്തും, അത്ര ശക്തിയിലല്ലെങ്കില്‍ പോലും ഇപ്പോഴും മന്നാര്‍കുടി കുടുംബത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നു. ജയലളിതയുടെ സമയത്ത് സമാന്തര സര്‍ക്കാര്‍ എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്, തോഴി ശശികലയുടെ നേതൃത്വത്തില്‍. ഇക്കാര്യം തമിഴ് ജനതക്ക് കൃത്യമായി അറിയാവുന്നകാര്യമാണ്. എന്നിട്ടും അവര്‍ പ്രതികരിച്ചില്ല, മറിച്ച് പിന്തുണച്ചു. തമിഴ്‌നാട്ടില്‍ അമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രിതിസന്ധികള്‍ക്ക് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡ പാര്‍ട്ടികള്‍ തന്നെ. ശശികലയുടെയും, ടി.ടി.വി ദിനകരന്റെയും നീക്കങ്ങള്‍ ഇ.പി.എസ്ഒ.പി.എസ് നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെ നന്നേ പ്രതിരോധത്തിലാക്കുന്നുമുണ്ട്. ഈ അവസരത്തിലാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമലഹാസനും രംഗത്തെത്തിയിരിക്കുന്നത്. ആദ്യ പാര്‍ട്ടി പ്രഖ്യാപനം രജനിയുടെ വകയായിരിന്നു. ആത്മീയതക്ക് ഊന്നല്‍ നല്‍കുന്ന പാര്‍ട്ടായായിരിക്കും തന്റേതെന്ന് അദ്ദേഹം പറയുകയുണ്ടായി. അവസാനം പ്രഖ്യാപനം നടത്തിയ കമലഹാസന്‍ പറഞ്ഞത്, ദ്രാവിഡരെ കേന്ദ്രീകരിച്ചായിരിക്കും തന്റെ പ്രവര്‍ത്തനം എന്നാണ്. എന്നാല്‍ കമലഹാസന്റെ പറച്ചിലില്‍ ചില അപകടങ്ങള്‍ ഉണ്ട്. ദ്രാവിഡര്‍ ഒന്നിച്ചുള്ള പോരാട്ടമാണ് ആഗ്രഹിക്കുന്നത്, കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം, ഡല്‍ഹിയില്‍ പോയി പോരാടണം, അവകാശങ്ങളും പരിഗണനകളും നേടിയെടുക്കണം എന്നീ ആശയങ്ങളൊക്കെയാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ തെക്കേ ഇന്ത്യക്കാരനും വടക്കേ ഇന്ത്യക്കാരനും തമ്മിലുള്ള വേര്‍തിരിവാണ് കമല്‍ അഗ്രഹിക്കുന്നത്. പൊതുവില്‍ ഇന്ത്യന്‍ രാഷ്ട്രീയം ജാതി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അത് ഉപജാതിയിലേക്ക് കൂടി ചുരുങ്ങുകയാണ്. വ്യത്യസ്തതയില്‍ അഭിമാനം കൊള്ളുന്ന ജനത എന്ന നിലക്കാണ് ലോകം നമ്മെ കാണുന്നത്. ആ വ്യത്യസ്ഥതയെ വെറുപ്പാക്കി, പിന്നീട് വോട്ടാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിന് തന്നെയാണ് കമലഹാസന്‍ പരോക്ഷമായി ആഹ്വാനം നല്‍കുന്നതും. ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല. അത്തരത്തിലൊരു ഏകീകരണം സാധ്യമായാല്‍ തന്നെ ഒരു ഏറ്റുമുട്ടല്‍ ഉറപ്പാണ്, ഉത്തരേന്ത്യയിലെ ആര്യ സംസ്‌കാരവും ദക്ഷിണേന്ത്യയിലെ ദ്രാവിഡ സംസ്‌കാരവും തമ്മില്‍. ഇപ്പോള്‍ ഏതൊരു ഇന്ത്യക്കാരനും, ദക്ഷിണേന്ത്യയെന്നോ ഉത്തരേന്ത്യയെന്നോ വ്യത്യാസമില്ലാതെ സഞ്ചരിക്കാനുള്ള, സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. കമലഹാസന്‍ പറയുന്നത് പോലെ വടക്കെന്നും തെക്കെന്നും ഇന്ത്യയെ രണ്ടാക്കി ചിത്രീകരിച്ചാല്‍ അത് അവകാശസംരക്ഷണത്തിലോ, നമ്മുടെ മുന്നേറ്റത്തിലോ ആയിരിക്കില്ല കലാശിക്കുക. കലാപത്തിലായിരിക്കും. തമിഴ് രാഷ്ട്രീയം വഴിമുട്ടി നില്‍ക്കുകയാണ്, അതിന് പുതിയ ദിശനല്‍കണം. പക്ഷേ വിദ്വേഷത്തെ കൂട്ടുപിടച്ചുകൊണ്ടാവരുത്.
ബൈയ്ജിംഗ്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 92,615 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതില്‍ 80,151 പേരും ചൈനയിലാണ്. അമേരിക്കയില്‍ വൈറസ് ബാധയേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. 2,943 പേരാണ് ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ 79ഉം ഇറാനില്‍ 77ഉം വൈറസ് ബാധിതര്‍ മരിച്ചു. ഇതിനിടെ ജയിലില്‍ രോഗം പരടുന്നത് തടയുന്നതിന്റെ ഭാഗമായി ഇറാനില്‍ അരലക്ഷത്തില്‍ അധികം തടവുകാരെ പരോള്‍ നല്‍കി പുറത്തിറക്കി. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്ന് ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റു ഇറ്റാലിയന്‍ പൗരന്മാരെയെല്ലാം നേരത്തെ തിരികെ അയച്ചിരുന്നു. അതിനിടെ 2500 പേരെ പാര്‍പ്പിക്കാവുന്ന മുന്‍ കരുതല്‍ കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കാന്‍ സേന വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിലാന്‍ നാവിക പ്രദര്‍ശനം ഉപേക്ഷിച്ചു. മാര്‍ച്ച് 18 മുതല്‍ വിശാഖപട്ടണത്ത് നടത്താന്‍ ഉദ്ദേശിച്ച പ്രദര്‍ശനമാണ് ഉപേക്ഷിച്ചത്. പ്രദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ ആലോചിക്കുന്നുണ്ട്. അതേസമയം കൊവിഡ് 19 വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. ഇന്നലെ രാവിലെ വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ചു പ്രധാനമന്ത്രി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നാം എങ്ങനെയെല്ലാം തടുത്താലും നമ്മുടെ ജീവിതത്തില്‍ അധികഭാഗവും അവശ്യം ദോഷങ്ങള്‍ നിറഞ്ഞിരിക്കും. ഈ ദോഷക്കൂമ്പാരം നമ്മുടെ അനുഭവത്തില്‍ അനന്തമെന്നപോലെയുമിരിക്കും: ഇതു നാം കണ്ടിട്ടുള്ളതാണല്ലോ. ഇതു പരിഹരിപ്പാന്‍ നാം ആദികാലം മുതല്‍ പ്രയത്‌നിച്ചുപോന്നു. എങ്കിലും സ്ഥിതി സാമാന്യം അതേ നിലയിലിരിക്കുന്നു. നാം എത്രത്തോളം പരിഹാരങ്ങള്‍ കണ്ടുപിടിക്കുന്നുവോ അത്രത്തോളം ദോഷങ്ങള്‍ സൂക്ഷ്മതരങ്ങളായി നമ്മെ പൊതിയുന്നു. ഈ വിഷമങ്ങളില്‍നിന്നു വിമുക്തിക്കുള്ള ഏകമാര്‍ഗ്ഗമായിട്ടാണല്ലോ സര്‍വ്വമതങ്ങളും ഈശ്വരനെ കല്പിച്ചിരിക്കുന്നത്. ലോകത്തെ അതിരിക്കുന്ന നിലയില്‍ സ്വീകരിച്ചാല്‍ – അങ്ങനെ ചെയ്യാനാവും ലൗകികസമര്‍ത്ഥന്‍മാര്‍ മിക്കപേരും ഉപദേശിക്കുക – ദോഷമല്ലാതെ മറ്റൊന്നും ശേഷിക്കില്ലെന്ന് സര്‍വ്വമതങ്ങളും പറയുന്നു. ‘ഈ ലോകത്തിനപ്പുറം ഒന്നുണ്ട്’ എന്ന് അവ പ്രഖ്യാപിക്കുന്നു. ഈ പഞ്ചേന്ദ്രിയങ്ങളിലുള്ള ജീവിതം, ഈ വിഷയങ്ങളിലുള്ള ജീവിതം, ഇതല്ല നമ്മുടെ മുഴുവന്‍ ജീവിതം: അത് അത്യല്പവും ഉപരിപ്ലവവുമാണ്. അതിനു പിറകില്‍, അപ്പുറത്ത്, അഖണ്ഡമായ ഒന്നുണ്ട്. അതില്‍ ദോഷസ്പര്‍ശമില്ല. അതിനെ ചിലര്‍ ഗോഡ് ആഢര്‍ജ്ഞഇ എന്നും, ചിലര്‍ അള്ളാ എന്നും, ചിലര്‍ യഹോവ, യോവ് എന്നും പറയുന്നു. വേദാന്തികള്‍ അതിനെ ബ്രഹ്മം എന്നു പറയുന്നു. മതങ്ങള്‍ തരുന്ന ഉപദേശം കേള്‍ക്കുമ്പോള്‍ നമുക്കാദ്യമായി തോന്നുക ജീവിതം അവസാനിപ്പിക്കുന്നതാണ് മെച്ചമെന്നത്രേ. ജീവിതക്ലേശങ്ങള്‍ക്കു പരിഹാരമെന്ത് എന്ന ചോദ്യത്തിന് മതങ്ങളുടെ പ്രത്യക്ഷസമാധാനം ജീവിതത്യാഗമെന്നാണ്. ഇതു കേള്‍ക്കുമ്പോള്‍ പഴയൊരു കഥ ഓര്‍മ്മവരുന്നു. ഒരു കൊതുക് ഒരാളുടെ തലയില്‍ ഇരിപ്പു പിടിച്ചിരുന്നു. കൊതുകിനെ കൊല്ലാന്‍ അയാളുടെ സ്നേഹിതന്‍ ആഞ്ഞ് ഒരടി കൊടുത്തു. കൊതുകു ചത്തു, തലയും തകര്‍ന്നു. ഏതാണ്ടിങ്ങനെയാണ് ക്ലേശപരിഹാരത്തിനുപദേശിക്കുന്ന മാര്‍ഗ്ഗം. ജീവിതം ക്ലേശപൂര്‍ണ്ണം, ലോകം ദോഷപൂര്‍ണ്ണം. ഇതു ലോകപരിചയം വരത്തക്ക പ്രായം ചെന്നിട്ടുള്ളവര്‍ക്കാര്‍ക്കും നിഷേധിപ്പാന്‍ സാധ്യമല്ല. ഇതിനു മതങ്ങള്‍ കല്പിക്കുന്ന നിവൃത്തിയെന്ത്? ഈ ലോകം നിസ്സാരം, ശൂന്യപ്രായം. ഈ ലോകത്തിനപ്പുറത്ത് വളരെ സാരമായ ഒന്നുണ്ട് എന്ന്. ഇതില്‍ ഒരു ദുര്‍ഘടം പരിഹാരം, സര്‍വ്വവും സംഹരിക്കുന്നതുപോലിരിക്കുന്നു. അതെങ്ങനെ പരിഹാരമാകും? പോംവഴിയില്ലേ? വേദാന്തം പറയുന്നു; മതങ്ങള്‍ ഉപദേശിച്ചിട്ടുള്ളത് തികച്ചും ശരിയാണ്. പക്ഷേ അതു ശരിയായി മനസ്സിലാക്കണം. മതങ്ങളുടെ താല്പര്യം വെളിവാകാത്തതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ബുദ്ധിശക്തിയും സഹൃദയത്വവും തമ്മില്‍ യോജിക്കണം. അതാണ് നമുക്കാവശ്യം. ഹൃദയം എത്രയോ മഹത്താണ്. അതില്‍ക്കൂടെയാണ് ജീവിതത്തിലെ ദിവ്യാദര്‍ശങ്ങള്‍ ഉദിക്കുന്നത്. വലിയ ബുദ്ധി, പക്ഷേ ഹൃദയമില്ല എന്ന അവസ്ഥയെക്കാള്‍ ഞാന്‍ നൂറുമടങ്ങിഷ്ടപ്പെടുന്നതു ബുദ്ധിശക്തി കുറഞ്ഞാലും അല്പം സഹൃദയത്വമുണ്ടായിരിക്കുന്നതിനെയാണ്. സഹൃദയനേ സരസജീവിതവും പുരോഗതിയും സാദ്ധ്യമാകൂ. ഹൃദയമില്ലാതെ തീക്ഷ്ണബുദ്ധി മാത്രമുള്ളവന്‍ ശുഷ്‌കിച്ചു മരിച്ചുപോകും. എന്നാല്‍ വികാരം തള്ളുന്ന വഴിക്കുതന്നെ പോകുന്നവന്‍ കുണ്ടുകളില്‍ ചാടി വളരെ കഷ്ടപ്പെടേണ്ടിവരുമെന്നും നമുക്കറിയാം. അതുകൊണ്ട് വിചാരശക്തിയും വികാരശക്തിയും യോജിക്കണം. അതാണാവശ്യം. ഈ സമ്മേളനമുണ്ടാക്കുവാന്‍ ബുദ്ധിക്കുവേണ്ടി ഹൃദയത്തെയോ ഹൃദയത്തിനുവേണ്ടി ബുദ്ധിയെയോ അല്പമെങ്കിലും വിട്ടുകളയണമെന്നല്ല പറയുന്നത്. എല്ലാവര്‍ക്കും അനന്തമായ സഹൃദയത്വവും സഹതാപവും ഉണ്ടാകണം: അതോടുകൂടി അനന്തമായ ബുദ്ധിശക്തിയും. ഈ ലോകത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കു വല്ല അവധിയുമുണ്ടോ? ലോകം അവധിയറ്റതല്ലേ? ഇതില്‍ അനന്തവികാരസഹതാപങ്ങള്‍ക്കും അനന്തസംസ്‌കാരവിചാരങ്ങള്‍ക്കും ഇടമുണ്ട്. അവ യോജിച്ച് അവധിയറ്റു വരട്ടെ, ഒപ്പത്തിനൊപ്പം കുതിച്ചു മുന്നോട്ടു പോകട്ടെ. മിക്ക മതങ്ങള്‍ക്കും കാര്യമറിയാം. എന്നാല്‍ അവയ്‌ക്കെല്ലാം പിണയുന്നതായി തോന്നുന്ന തെറ്റ് ഒന്നാണ്; ഹൃദയം, വികാരവേഗം, അവയെ വലിച്ചുകൊണ്ടുപോകുന്നു. ലോകത്തില്‍ ദുഃഖമുണ്ട്, ലോകത്തെ ത്യജിക്കുക – ഇതാണ് പരമോപദേശം, ഏകോപദേശം, സംശയമില്ല. ലോകത്തെ ത്യജിക്കുക. യഥാര്‍ത്ഥമറിയണമെങ്കില്‍ അയഥാര്‍ത്ഥം ത്യജിക്കണം: ഇതില്‍ രണ്ടഭിപ്രായമുണ്ടാകുവാന്‍ വയ്യ.’ ജീവിതം ഉണ്ടായിരിപ്പാന്‍ മരണത്തെ കൈവിടണം. ഇതില്‍ പക്ഷാന്തരത്തിനു വകയില്ല. എന്നാല്‍ (ലോകത്യാഗം എന്ന) ഈ ഉപദേശത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്, നമുക്കറിവുള്ള ജീവിതം – ഇന്ദ്രിയജീവിതം – ഉപേക്ഷിക്കണമെന്നാണെങ്കില്‍ നമുക്കു പിന്നെ എന്തു ശേഷിപ്പുണ്ട്? ജീവിതമെന്നുവെച്ചാല്‍ മറ്റു വല്ലതുമാണോ? ഇതു വിട്ടാല്‍ പിന്നെ എന്തുണ്ട്? ഈ സംഗതി, മേലില്‍, വേദാന്തത്തിന്റെ വിജ്ഞാനഭാഗങ്ങളിലേക്കു കടക്കുമ്പോള്‍ അധികം വ്യക്തമാകും. വേദാന്തത്തില്‍മാത്രമേ ഇതിനു യുക്തിയുക്തമായ സമാധാനമുള്ളു എന്ന് ഇപ്പോള്‍ സാദരം പറഞ്ഞുകൊള്ളട്ടെ. വേദാന്തം എന്താണുപദേശിപ്പാന്‍ നോക്കുന്നത് എന്നു നിങ്ങളുടെ ദൃഷ്ടിയില്‍ കൊണ്ടുവരുവാനേ ഇവിടെ തരമുള്ളു. അതു ജഗത്തിനെ ഈശ്വരമയമായി കാണുക എന്നതാണ്. വേദാന്തമതം വാസ്തവത്തില്‍ ഈ ലോകത്തെ പഴിക്കുന്നില്ല. ത്യജിപ്പാന്‍ ഉപദേശിക്കുന്നുണ്ട്. ത്യാഗം എന്ന ലക്ഷ്യം വേദാന്തത്തിലെപ്പോലെ മറ്റെങ്ങും അത്ര ഉച്ചതയെ പ്രാപിക്കുന്നില്ല. എന്നാല്‍ അതു ലോകത്തോടു നീരസം തോന്നി ജീവിതം അവസാനിപ്പിക്കുക എന്ന അര്‍ത്ഥത്തിലല്ല, ലോകത്തെ ഈശ്വരമയമാക്കുക എന്ന അര്‍ത്ഥത്തിലാണ്: നാം വിചാരിക്കുന്ന വിധത്തില്‍, നാം അറിയുന്ന വിധത്തില്‍, നമുക്ക് ഇപ്പോള്‍ തോന്നുന്ന വിധത്തില്‍, ഉള്ള ലോകത്തെ ത്യജിച്ച്, അതു വാസ്തവത്തില്‍ എന്താണെന്നറിയുക. ലോകത്തെ ഈശ്വരമയമായി ദര്‍ശിക്കുക. അത് ഈശ്വരന്‍തന്നെയാണ്. ഉപനിഷത്തുകളില്‍ ഏറ്റവും പ്രാചീനമായ ഒന്ന് ആരംഭിക്കുന്നതിങ്ങനെയാണ്; ”ജഗത്തില്‍ എന്തൊന്നുണ്ടോ അതിനെ ഈശ്വരനെക്കൊണ്ടു മൂടണം (ഈശ്വരമയമായി കാണണം).”
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ധനികനും, സുമുഖനുമായ ഒരു യുവാവാണു് ശ്രീധര്‍. കേശവന്‍ തന്റെ സഹോദരിയായ കല്പനയെ ശ്രീധറിനെക്കൊണ്ടു് വിവാഹം കഴിപ്പിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ കാമുകനായ പ്രസാദിനോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചു. ക്രുദ്ധനായ കേശവന്‍ പ്രസാദിനെ കുത്തിക്കൊന്നു. ഇതു കണ്ടുകൊണ്ടുനിന്ന കല്പനക്കു് ഭ്രാന്തുപിടിച്ചു. പ്രസാദിന്റെ വിളികേട്ടു് അവിടെ ഓടിയെത്തിയ ശ്രീധറിന്റെ പിതാവില്‍ കുറ്റം ചാരി കേശവന്‍ രക്ഷപെട്ടു. പ്രസാദിനെ വധിച്ചതു് സ്വപിതാവാണെന്നു് ശ്രീധര്‍ പോലും വിശ്വസിച്ചു. ഭൃത്യന്‍ കൃഷ്ണറാവുവിന്റെ സഹായത്തോടുകൂടി ശ്രീധറിന്റെ പിതാവിനെ കേശവന്‍ ബന്ധനസ്ഥനാക്കി. ഭ്രാന്തിയായ കല്പനയെ കേശവന്‍ ശ്രീധറിന്റെ ഔട്ട്ഹൌസില്‍ താമസിപ്പിച്ചു. ശ്രീധറിന്റെ ബംഗ്ലാവില്‍ വീട്ടുവേലക്കാരായി അഞ്ചു വിഡ്ഢികള്‍ മാത്രമാണുണ്ടായിരുന്നതു്. അവരുടെ എല്ലാ വിക്രിയകളും ശ്രീധര്‍ നിയന്ത്രിച്ചിരുന്നു. അര്‍ദ്ധരാത്രിയായാല്‍ അവരാരും വീടുവിട്ടിറങ്ങുകയോ അവിടെ നടക്കുന്ന സംഭവങ്ങള്‍ ആരേയും അറിയിക്കുകയോ ചെയ്യരുതെന്നു് പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഓരോ രാത്രിയിലും പന്ത്രണ്ടു മണിയടിക്കുമ്പോള്‍ തന്റെ വീട്ടിനടുത്തുള്ള ചെറിയ വീട്ടിലേക്കു ശ്രീധര്‍ ഓടിപ്പോകും. വളരെ അവശനിലയില്‍ പുറത്തേക്കു വരും. ഇതു് ഒരു പരമരഹസ്യമായി അയാള്‍ സൂക്ഷിച്ചിരുന്നു. തന്റെ അമ്മാവിയുടെയും മറ്റു ബന്ധുജനങ്ങളുടെയും ശകാരങ്ങള്‍ സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ, സല്‍സ്വഭാവിയും, സല്‍ഗുണസമ്പന്നയുമായ സരള എന്നൊരു യുവതി യാദൃശ്ചികമായി ശ്രീധരന്റെ കാറിനടിയില്‍ അകപ്പെട്ടു പരിക്കേറ്റു. ശ്രീധര്‍ അവളെ ആശുപത്രിയിലാക്കി. അവളുടെ അസുഖങ്ങള്‍ മാറിയപ്പോള്‍ നിരാശ്രയയായ സരള തന്നെ ചികിത്സിച്ച ഡോക്ടറുടെ ഉപദേശപ്രകാരം ശ്രീധറുടെ വീട്ടില്‍ താമസമാക്കി. സരളയുടെ ആഗമനം ആ വീടിനു് ഒരു പുതിയ ഉണര്‍വ്വു നല്‍കി. ശ്രീധറും സരളയും ഒരേ വീട്ടില്‍ താമസമാണെങ്കിലും അവര്‍ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. ശ്രീധറുടെ മനോവിഷമങ്ങള്‍ക്കു് കാരണം എന്തെന്നു് അവള്‍ രഹസ്യമായി തിരക്കി. രാത്രിയില്‍ അവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും ശ്രീധറുടെ വ്യഥയുടെ കാരണം ആ സംഭവങ്ങളാണെന്നും അവള്‍ മനസ്സിലാക്കി. സംഭവങ്ങൾ എന്താണെന്നു് സരളയെ ധരിപ്പിച്ചു് അവളെ സ്വന്തമാക്കണമെന്നു് ശ്രീധറിനു് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ ഭയങ്കര സംഭവം അറിഞ്ഞാല്‍ സരള തന്നെ സ്വീകരിച്ചില്ലെങ്കിലോ എന്നു ഭയന്നു് അയാള്‍ അതിനു മുതിര്‍ന്നില്ല. ശ്രീധറിന്റെ ജീവിതരഹസ്യത്തെ മറ പിടിച്ചു കേശവന്‍ ധാരാളം പണം ശ്രീധറില്‍നിന്നും വാങ്ങിക്കൊണ്ടിരുന്നു. ഒരു കള്ളച്ചീട്ടുകളിക്കാരനായ ഭാസ്ക്കര്‍ റാവുവും അയാളുടെ മകള്‍ മദാലസയായ ചിത്രയും ചേര്‍ന്നു് ശ്രീധറില്‍നിന്നും പണം തട്ടിയെടുത്തുകൊണ്ടിരുന്നു. സരളയുടെ ആഗമനവും ശ്രീധറുമായുള്ള അവളുടെ അടുപ്പവും കേശവനെ വല്ലാതെ ചൊടിപ്പിച്ചു. അവളെ ഉടന്‍തന്നെ വീട്ടില്‍നിന്നും പുറത്താക്കണമെന്നു് അയാള്‍ ശ്രീധറിനു താക്കീതു നല്‍കി. ശ്രീധര്‍ അതിനു വഴിപ്പെടുന്നില്ല എന്നുകണ്ട കേശവന്‍ സരളയുമായുള്ള ബന്ധത്തില്‍നിന്നും ശ്രീധറിനെ വേര്‍പെടുത്തി അയാളുടെ സ്വത്തുക്കള്‍ മുഴുവനും തട്ടിയെടുക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. തന്റെ പദ്ധതികള്‍ക്കു് അയാള്‍ ചിത്രയെ കരുവാക്കി. ചിത്രയുടെ ഏഷണിയില്‍ വിശ്വസിച്ച സരള ശ്രീധറിനെ പിരിഞ്ഞു് വീടുവിട്ടു പോകുവാന്‍ തീരുമാനിച്ചു. പക്ഷെ എങ്ങിനെയോ കേശവന്റെ കള്ളികളെല്ലാം ഓരോന്നായി പുറത്താകുവാന്‍ തുടങ്ങി. ഇതില്‍ വിറളിപിടിച്ച കേശവന്‍ ശ്രീധറിന്റെ ഔട്ട്ഹൌസിനു തീവച്ചു. തീപിടുത്തത്തില്‍ കല്പനയ്ക്കു് പൊള്ളലേറ്റു. മരിക്കുന്നതിനുമുൻപു് സ്വബോധം തിരിച്ചുകിട്ടിയ കല്പന പ്രസാദിനെ കൊന്നതു് കേശവനാണെന്നു് വെളിപ്പെടുത്തി. കേശവന്‍ അറസ്റ്റു ചെയ്യപ്പെടുകയും ശ്രീധറിന്റെ പിതാവു് രക്ഷപെടുകയും ചെയ്തു. സരള ശ്രീധറെ വിവാഹം ചെയ്തു. 10-7-1969 ലാണു് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചതു്. ജിയോ പിൿച്ചേഴ്സ് (പ്രൈവറ്റ്) ലിമിറ്റഡ് അര്‍ദ്ധരാത്രി കേരളത്തില്‍ വിതരണം നടത്തി.
തിരൂരങ്ങാടി : പൊതു സമൂഹത്തില്‍ വര്‍ദ്ധിച്ച വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും അതില്‍ നിന്നുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതിജ്ഞയെടുത്ത് തിരൂരങ്ങാടിയിലെ ഗ്രീന്‍ ട്രാക്കിലെ ഭിന്നശേഷി കുട്ടായ്മയിലെ കുട്ടികള്‍. മാറ്റി നിര്‍ത്തേണ്ടവരല്ല മറിച്ച് കൂടെ കൂട്ടി മാലാഖ കുട്ടികളെ ചേര്‍ത്ത് പിടിച്ച് സമൂഹത്തിന്റെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി സി.കെ നഗറിലുള്ള ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ ലീപ് ടു ലൈഫ് എന്ന പേരില്‍ എല്ലാ ഞായറാഴ്ചയും ടര്‍ഫില്‍ വെച്ച് ഭിന്ന ശേഷി കുട്ടികള്‍ക്ക് കായിക പരിശീലനം നടത്തുന്നുണ്ട്. 10 മിനിറ്റില്‍ മത്തി മുളകിട്ടത് കഴിഞ്ഞ ദിവസം ചെമ്മാട് ലൂപി ലോഞ്ച് ടര്‍ഫിലാണ് ലഹരി വിരുദ്ധ ബോധവല്‍കരണ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചത്. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ റാലിയില്‍ ഗ്രീന്‍ ട്രാക്ക് ലീപ് ടു ലൈഫിലെ ഭിന്ന ശേഷി കുട്ടികളും ക്ലബ് അംഗങ്ങളും നഗര സഭ കൗണ്‍സിലര്‍മാരും രാഷ്ട്രീയ സംസാരിക രംഗത്തെ പ്രമുഖ വ്യക്തിതങ്ങളും പങ്കെടുത്തു. ഗ്രീന്‍ ട്രാക്ക് സെക്രട്ടറി എംപി അസ് ലം സ്വാഗതം പറഞ്ഞ ചടങ്ങ് അബ്ദുറഹ്‌മാന്‍ കുട്ടി ആദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു കൊണ്ട് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ:പ്രഭുദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി അസി. രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ്, ഹംസ കൗ ണ്‍സിലര്‍ തിരൂരങ്ങാടി നഗരസഭ, സിഎം സല്‍മ കൗണ്‍സിലര്‍ നഗരസഭ,അയൂബ് . ടി,പര്‍വേസ് കല്ലുപറമ്പന്‍,ബാപ്പുട്ടി ചെമ്മാട് ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭിന്നശേഷി ട്രെയിനര്‍മാരായ ഉനൈസ്.പി , വിഷ്ണു ക്ലബ്ബ് മെമ്പര്‍മാരായ ഏ.വി ജാഫര്‍ , വി.കെ നാസര്‍, യൂനുസ് ചെമ്മാട്, റഷീദ് കൊല്ലന്‍ചേരി,ആബിദ്,സഫ്വാന്‍ വികെ, ഫജാസ് എന്നിവര്‍ സംബന്ധിച്ച ചടങ്ങിന് അനസ് . വി.കെ നന്ദിയും പറഞ്ഞു.
മുംബൈ: ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വഴി 1,800 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. കമ്പനിയുടെ ഉപവിഭാഗമായ മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടിയാണ് പണം സമാഹരിക്കുന്നതെന്നും 2023-24 സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തോടെയാകും ഐപിഒ നടക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി. മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് ഡല്‍ഹി ആസ്ഥാനമായുള്ള മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രമോട്ടര്‍മാര്‍. ഇത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവും സ്വര്‍ണ്ണ വായ്പ നല്‍കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ ധനകാര്യ സ്ഥാപനവുമാണ്. 18 സംസ്ഥാനങ്ങളിലായി 2.2 ദശലക്ഷം ഉപഭോക്താക്കളുള്ള […] മുംബൈ: ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വഴി 1,800 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. കമ്പനിയുടെ ഉപവിഭാഗമായ മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടിയാണ് പണം സമാഹരിക്കുന്നതെന്നും 2023-24 സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തോടെയാകും ഐപിഒ നടക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി. മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് ഡല്‍ഹി ആസ്ഥാനമായുള്ള മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രമോട്ടര്‍മാര്‍. ഇത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവും സ്വര്‍ണ്ണ വായ്പ നല്‍കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ ധനകാര്യ സ്ഥാപനവുമാണ്. 18 സംസ്ഥാനങ്ങളിലായി 2.2 ദശലക്ഷം ഉപഭോക്താക്കളുള്ള മുത്തൂറ്റ് മൈക്രോഫിന്നിന് 1,008 ശാഖകളാണുള്ളത്. 2022 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 7,500 കോടി രൂപയുടെ വായ്പയാണ് കമ്പനി നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്. 2023 മെയ് ആകുമ്പോഴേയ്ക്കും ഐപിഒ സംബന്ധിച്ചുള്ള രേഖകള്‍ സെബി മുന്‍പാകെ സമര്‍പ്പിക്കുമെന്നും മൈക്രോ ഫിനാന്‍സ് മേഖലയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നും കമ്പനി വ്യക്തമാക്കി. ലിസ്റ്റ് ചെയ്യുമ്പോഴേക്കും 10,000 കോടിയിലധികം രൂപയുടെ കൈകാര്യ ആസ്തിയുള്ള ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനം കൂടിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ എന്നും കമ്പനി അറിയിപ്പിലുണ്ട്. മുത്തൂറ്റ് മൈക്രോഫിനില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിനും മുത്തൂറ്റ് കുടുംബത്തിനും 71 ശതമാനം ഓഹരിയുണ്ട്. കൂടാതെ, ലണ്ടന്‍ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജിപിസിക്ക് 16.6 ശതമാനവും ചിക്കാഗോ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ക്രിയേഷന് 9.3 ശതമാനവും ഓഹരിയുണ്ട്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
Breaking News: ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം ◆ ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍ ◆ വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി ◆ സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ ◆ യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം ◆ ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ ◆ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ ◆ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ് ◆ ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ ◆ ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു ◆ Kerala Top Stories ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പൊലീസ് വക 500 രൂപ പിഴ Evartha Desk 27 October 2022 ഹെൽമറ്റ് ധരിക്കാതെ കാർ ഓടിച്ച കൊല്ലം ചടയമംഗലും കൂരിയോട് സ്വദേശി സജീവ് കുമാറിനു ട്രാഫിക് പൊലീസ് 500 രൂപ പിഴ ചുമത്തി. കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ് ധരിക്കാതെ കാർ ഓടിച്ചു എന്നാണു നോട്ടീസിൽ ഉള്ളത്. KL 24 M 3474 എന്ന മാരുതി സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് വെച്ചിരുന്നില്ല എന്നാണു ട്രാഫിക് പോലീസ് നൽകിയ നോട്ടീസിൽ പറയുന്നത്. കടക്കൽ കിളിമാനൂർ റൂട്ടിൽ യാത്ര ചെയ്തപ്പോഴാണ് പിഴ ചുമത്തിയിരിക്കുന്നത് എന്നാണു പോലീസ് നൽകിയ നോട്ടീസിൽ കാണിച്ചിരിക്കുന്നത്. സജീവ് കുമാറിന് ബൈക്കില്ല, ബൈക്കോടിക്കാൻ തനിക്കറിയില്ലെന്നാണ് സജീവ് കുമാർ പറയുന്നത്. എന്നാൽ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാകാം പിഴ ചുമത്തിയതെന്നും ടൈപ്പിങ്ങിൽ തെറ്റ് പറ്റിയതാകാമെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്.
‘നിങ്ങൾക്കും പഠിക്കാം കുംഗ് ഫു’ എന്ന 20 പൈസയ്ക്ക് കിട്ടുന്ന പുസ്തകം 10 രൂപയ്ക്ക് വാങ്ങി കാണാപ്പാഠം പഠിച്ച് സമൂഹത്തിൽ നടമാടുന്ന അക്രമത്തിനും അനീതിക്കുമെതിരെ ചെറുപ്രായത്തിൽ പോരാടാനിറങ്ങിയതാണ് സിങ്. ആദ്യത്തെ മിഷൻ തന്നെ പാളിപ്പോയി. സിങിനെ അഞ്ചെട്ട് പിള്ളേർ വളഞ്ഞിട്ട് തല്ലി. ഇവിടെ ഹീറോകൾ പച്ചപിടിക്കില്ലെന്ന് മനസ്സിലായ സിങ് വില്ലനാവാൻ തീരുമാനിച്ച് നാട് വിട്ടു. വർഷങ്ങൾക്കിപ്പുറം കോടാലി സംഘം (Axe gang) എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച് ജീവിക്കുന്നയാളായി മാറി സിങ്. അവനേക്കാൾ വലിയ ഒരു മണ്ടനെയും കൊണ്ടാണ് നടപ്പ്. കർമ്മഫലമാണോ കഷ്ടകാലമാണോ എന്നറിയില്ല. ഒരു ദിവസം സിങും കൂട്ടുകാരനും പറ്റിക്കാൻ വന്നത് ഉള്ളതുകൊണ്ട് ജീവിക്കുന്നവർ നിറഞ്ഞ പിഗ് സ്റ്റൈ ആലി എന്ന കോളനിയിലേക്കാണ്. ഒരു ബാർബറെ പറ്റിക്കാനാണ് അവർ നോക്കിയത്. പക്ഷേ ബാർബർ കോളനിയുടെ നടത്തിപ്പുകാരിയെ വിളിച്ചുകൊണ്ടുവന്നു. ആ പെണ്ണുമ്പിള്ള അവനെ ഓടിച്ചിട്ടടിച്ചു. കിട്ടിയതും കൊണ്ട് അവന് പോകാമായിരുന്നു, ചെയ്തില്ല. എന്റെ കൂട്ടുകാർ പുറത്തുണ്ട്, ഞാനവരെ വിളിക്കാമെന്ന് പറഞ്ഞ് ഒരു പടക്കം കത്തിച്ച് മതിലിനപ്പുറത്തേക്കെറിഞ്ഞു. അത് വന്നുവീണത് യഥാർത്ഥ കോടാലി സംഘത്തിലെ വലിയ ഒരു പുള്ളിയുടെ തലയിലാണ്. എന്താ സംഗതി എന്നറിയാൻ അയാൾ അങ്ങോട്ട് വന്നു. സത്യം പറഞ്ഞാൽ തന്റെ അന്ത്യമാണെന്ന് മനസ്സിലായ സിങ് അത് കോളനിയിലെ നടത്തിപ്പുകാരിയുടെ തലയിൽ കെട്ടിവച്ചു. കോളനിക്കാരെ ഒരു പാഠം പഠിപ്പിക്കാൻ വന്ന അയാൾ പിന്നെ നടു ഒടിഞ്ഞ് ഒരു ബാരലിനകത്ത് കിടക്കുന്നതാണ് കണ്ടത്. അയാൾ എങ്ങനെ അതിനകത്തെത്തി എന്ന് ആർക്കും ഒരു പിടിയുമില്ല. കോടാലി സംഘത്തിലെ ഒരുത്തനെ തൊട്ടാൽ അവർ വെറുതേ ഇരിക്കുമോ..? മുഴുവൻ കോടാലി സംഘവും അതിന്റെ തലവൻ സാക്ഷാൽ ബ്രദർ സമ്മും പാഞ്ഞെത്തി. ആരാ തന്റെ വലംകയ്യിനെ ബാരലിനകത്തേക്ക് ഇട്ടതെന്ന് അറിയാൻ ഒരു കുടുംബത്തെ പച്ചയ്ക്ക് കൊളുത്താൻ അയാൾ ഉത്തരവിട്ടു. പക്ഷേ അതിനുമുമ്പ് കാരണക്കാരനായ അവിടത്തെ ചുമട്ടുതൊഴിലാളി കുറ്റമേറ്റുകൊണ്ട് മുന്നോട്ട് വന്നു. അയാളെ കൊല്ലാൻ കോടാലി സംഘം പാഞ്ഞടുത്തു. പക്ഷേ ഒന്ന് തൊടാൻ പോലും അവർക്കായില്ല. അയാളെ രക്ഷിക്കാൻ സാധാരണ ഒരു തയ്യൽക്കാരനും ഹോട്ടലുടമയും വന്നു. ജോൺ വിക്ക്, റോബർട്ട് മക് കാൾ (ദി ഈക്വലൈസർ) എന്നിവരെ പോലെ ഒതുങ്ങി ജീവിക്കുന്നവരായിരുന്നു ആ മൂവരും. അവർ കോടാലി സംഘത്തെ ഫൂട്ട് ബോൾ അടിക്കുന്ന പോലെ (അക്ഷരാർത്ഥത്തിൽ) അടിച്ച് തെറിപ്പിച്ചു. ഇത്രയും ഫെയ്മസ്സായ കോടാലി സംഘം വെറും കോളനിക്കാരിൽ നിന്ന് അടികൊണ്ടോടിയത് നാണക്കേടാണെന്ന് അറിയാവുന്ന ബ്രദർ സം, അവരെയും ആ കോളനിക്കാരെയും ഒരു പാഠം പഠിപ്പിക്കാൻ ഓരോരോ വഴികൾ കണ്ടെത്തുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Cantonese, Comedy, Fantasy Tagged: Vimal K Krishnankutty Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.