text
stringlengths
436
255k
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
ഇന്ന് നമ്മൾ ഡിസ്ക് ചെയ്യുവാൻ പോകുന്നത് കഴിഞ്ഞ തവണ മൂത്രത്തിൽ പത എന്ന ഒരു വീഡിയോ ചെയ്തതിനുശേഷം ഒത്തിരി ആളുകൾ അവരുടെ യൂറിൻ ടെസ്റ്റ്, ലാബ് റിപ്പോർട്ടുകൾ എന്നിവ വാട്സാപ്പിൽ അയച്ചു തന്നിരുന്നു. അപ്പോൾ ഞാൻ ഇപ്പോൾ ജസ്റ്റ് ഒന്ന് നോക്കിയ സമയത്ത് ഒത്തിരി ആളുകൾ കിഡ്നി ഫെയിൽഡ് ആകുവാനുള്ള സാധ്യതകളെല്ലാം കാണിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അതിൽ കണ്ടത്. അപ്പോൾ സാധാരണ നമ്മൾ വിചാരിക്കുന്നത് ഒക്കെ ഒരു നോർമലായി ആയിട്ട് മാനേജ് ചെയ്യാം എന്നാണ്. പക്ഷേ എനിക്ക് കിട്ടിയ ഭൂരിഭാഗം റിപ്പോർട്ടുകൾ നെഫ്രോളജിസ്റന് കൺസൾട്ട് ചെയ്തു. ചിലപ്പോൾ ഡയലിസിസ്ന് റഫർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു റിപ്പോർട്ടുകളാണ് കണ്ടത്. അതുകൊണ്ട് അതൊന്നു അനലൈസ് ചെയ്തു നോക്കിയപ്പോൾ കണ്ടത് ഭൂരിഭാഗം ആളുകൾക്കും അത് ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് വൃക്കരോഗങ്ങളെ കുറിച്ച്. വൃക്കരോഗങ്ങളെ കുറിച്ച് നമ്മൾ വളരെയധികം കെയർഫുൾ ആയിരിക്കണം. കാരണം ലിവർ ഡാമേജ് ആയി എന്ന് പറഞ്ഞാലും ഒരു പരിധിവരെ നമുക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും. പക്ഷേ കിഡ്നിയുടെ കാര്യത്തിൽ അങ്ങനെയല്ല. ക്രിയാറ്റിൻ ഒക്കെ ഒന്ന് നോർമൽ അളവിൽ നിന്ന് ക്രോസ് ആയി കഴിഞ്ഞാൽ നോർമൽ പിന്നീട് എത്തിക്കുക എന്ന് പറഞ്ഞാൽ നൂറിൽ പത്തു ശതമാനം മാത്രമാണ് സാധിക്കുന്നത്. എപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
എറണാകുളം: കെടുത്തിയുടെ കാലത്ത് സേവനപ്രവർത്തനതിന്റെ വേറിട്ട മുഖവുമായി എറണാകുളം പള്ളിക്കര സ്വദേശി പിണർമുണ്ട മണക്കേകരയിൽ ശ്രീ. എം . കെ. മനോജ്. ലോക്ക് ഡൗൺ തുടങ്ങിയ അന്നുമുതൽ തന്റെ വാഹനം സാജന്യമയി സന്നദ്ധ പ്രവർത്തനത്തിനും, കഷ്ടത അനുഭവിക്കുന്ന സാധാരണക്കാർക്കും , രോഗികൾക്കും വേണ്ടി വിട്ടുനൽകി. കൂടാതെ സഹായ മനസ്കരിൽ നിന്നും മറ്റും ശേഖരിക്കുന്ന പച്ചക്കറിയും മറ്റും തീർത്തും നിരാലംബരായ ആളുകൾക്ക് എത്തിക്കുന്നതിൽ ആണ് മനോജും കൂട്ടരും. ആലുവ , കോലഞ്ചേരി ആശുപത്രി നഴ്സുമാരെ ഡ്യൂട്ടി സമയത്ത് അവിടെ എത്തിക്കുകയും തിരിച്ചു വീടുകളിൽ എത്തിക്കുകയും ചെയ്യുന്നു . ഇതിന് വേണ്ടി പ്രതേക അനുമതിയും പഞ്ചായത്തിൽ നിന്നും പോലീസ് നിന്നും വങ്ങിച്ചിട്ടുണ്ട് അദ്ദേഹം, ഇതെല്ലാം തികച്ചും ലാഭേച്ഛ ഇല്ലാതെയാണ് ചെയ്യുന്നത് എന്നതാണ് മനോജ് എന്ന പൊതുപ്രവർത്തകൻ നെ വ്യത്യസ്തനാക്കുന്നത്. തന്റെ കുടുംബവും സുഹൃത്തുകളും ആണ് പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി തന്നെ സഹായിക്കുന്നത് എന്നും മനോജ് പറഞ്ഞു. ബി. ജെ. പി പ്രവർത്തകൻ കൂടിയായിരുന്ന മനോജ് തന്റെ പ്രവൃത്തിപരിചയം നാടിന്റെ നന്മക്കും കൂട്ടായ്മക്ക് ഉം വേണ്ടി മറ്റിവക്കുകയാണ്.
വേനൽ കടുത്ത് തുടങ്ങിയിരിക്കുന്നു പതിവായി എയർകണ്ടീഷണർ (എസി) ഉപയോഗിക്കുന്നവർ കൃത്യമായി എസി പ്രവർത്തിപ്പിക്കുന്നതിനുള്ള രീതി മനസ്സിലാക്കാം ഏസിയിൽ 20-22 ഡിഗ്രിയിൽ സെറ്റ് ചെയ്യ്ത് വെക്കുകയും തണുപ്പ് അനുഭവപ്പെടുമ്പോൾ പുതപ്പ് കൊണ്ട് ശരീരം മറയ്ക്കുന്നതും എയർകണ്ടീഷൻ ഉപയോഗിക്കുന്ന എല്ലാ ആളുകളുടെയും പൊതു ശീലമാണ്. ഇത്തരത്തിലുള്ള പ്രവർത്തി ഗുണത്തേക്കാൾ ഉപരി ഇരട്ടി ദോഷങ്ങൾക്ക് കാരണമാകുന്നു നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് 37 ഡിഗ്രി സെൽഷ്യസ് ആണെന്ന് നിങ്ങൾക്കറിയാമല്ലോ? 23 ഡിഗ്രി മുതൽ 39 ഡിഗ്രി വരെയുള്ള താപനില ശരീരത്തിന് എളുപ്പത്തിൽ സഹിക്കാൻ കഴിയും. ഇതിനെ മനുഷ്യ ശരീരത്തിന്റെ താപനില സഹിഷ്ണുത എന്ന് വിളിക്കുന്നു. മുറിയിലെ ഊഷ്മാവ് ഇതിൽ നിന്ന് കുറവോ ഉയർന്നതോ ആയിരിക്കുമ്പോൾ, ശരീരം തുമ്മൽ, വിറയൽ തുടങ്ങിയവയിലൂടെ പ്രതികരിക്കുന്നു. നിങ്ങൾ 19-20-21 ഡിഗ്രിയിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ, മുറിയിലെ താപനില സാധാരണ ശരീര താപനിലയേക്കാൾ വളരെ കുറവായിരിക്കും, ഇത് ശരീരത്തിൽ ഹൈപ്പോതെർമിയ എന്ന പ്രക്രിയ ആരംഭിക്കുന്നു, ഇത് രക്തചംക്രമണത്തെ ബാധിക്കുന്നു, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ രക്ത വിതരണം തടസ്സപ്പെടുന്നു, സന്ധിവാതം മുതലായ നിരവധി രോഗങ്ങൾക്ക്‌ ഇത് കാരണമാകുന്നു . എസി പ്രവർത്തിപ്പിക്കുന്നത് കാരണം പലപ്പോഴും ശരീരം വിയർക്കില്ല, അതിനാൽ ശരീരത്തിലെ വിഷാംശം പുറത്തുവരാൻ കഴിയാതെ വരുകയും ദീർഘകാലാടിസ്ഥാനത്തിൽ ഇത് തുടരുന്നത് ചർമ്മ അലർജിയോ ചൊറിച്ചിലോ, ഉയർന്ന രക്തസമ്മർദ്ദം, ബിപി തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്രയും കുറഞ്ഞ താപനിലയിൽ നിങ്ങൾ എസി പ്രവർത്തിപ്പിക്കുമ്പോൾ, കംപ്രസർ 5 സ്റ്റാർ എസി ആണെങ്കിൽ പോലും പൂർണ്ണ ഊർജ്ജത്തിൽ തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നു ഇത് അമിത വൈദ്യുതി ഉപഭോഗം ഉണ്ടാക്കുന്നു, നിങ്ങളുടെ ആരോഗ്യം മോശമാക്കുന്നതിനൊപ്പം പോക്കറ്റിൽ നിന്ന് പണവും നഷ്ടമാകും ഇത്തരത്തിൽ എയർകണ്ടീഷൻ പ്രവർത്തിപ്പിച്ചാൽ. എസി പ്രവർത്തിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്..? എസി താപനില 26 ഡിഗ്രിയോ അതിലധികമോ ആയി സജ്ജീകരിക്കുക. AC- 20-21 താപനില സജ്ജമാക്കിയ ശേഷം നിങ്ങൾക്ക് ചുറ്റും ഒരു ഷീറ്റോ നേർത്ത പുതയോ പൊതിയുന്നതിലൂടെ നിങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കില്ല. എന്നാൽ എസി 26+ ഡിഗ്രിയിലും ഫാൻ കുറഞ്ഞ വേഗതയിലും പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യും പോരാത്തതിന് നിങ്ങളുടെ ശരീരത്തിന്റെ താപനിലയും പുറത്തെ റൂമിലെ താപനിലയും തമ്മിൽ ചെറിയ വ്യത്യാസം മാത്രം ഉള്ളതിനാൽ നിങ്ങളുടെ ആരോഗ്യത്തിന് ദോഷവും ഉണ്ടാകില്ല. വൈദ്യുതി ഉപഭോഗം കുറയുന്നു, ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകുന്നു ഇതിനേക്കാളെല്ലാം ഉപരി എയർകണ്ടീഷൻ ഇങ്ങനെ ഉപയോഗിക്കുന്നതുമൂലം നേട്ടങ്ങൾ നിരവധി ഉണ്ട് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ഊർജ്ജ സംരക്ഷണത്തിന് സഹായിക്കുന്നു തുടങ്ങിയവയാണ് 26+ ഡിഗ്രിയിൽ എസി പ്രവർത്തിപ്പിക്കുന്നതിലൂടെ നിങ്ങൾ ഒരു രാത്രിയിൽ മാത്രം ഏകദേശം 5 യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നു നിങ്ങളെപ്പോലെ മറ്റൊരു 10 ലക്ഷം വീടുകളിൽ എയർകണ്ടീഷൻ ഇപ്രകാരം പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും നമുക്ക്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കൊല്ലം ജില്ലയില്‍ അടൂര്‍ ഏനാത്ത് എന്ന സ്ഥലത്ത് റ്റി. എം. വില്‍സന്‍റെയും തങ്കമ്മ വില്‍സന്‍റെയും അഞ്ചു മക്കളില്‍ ഇളയവനായി ജനിച്ചു ശമുവേല്‍ വില്‍സന്‍. 16 വര്‍ഷം മുന്‍പ് തന്‍റെ വാല്‍സല്യ മാതാവ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മാതാവിന്‍റെ വേര്‍പാട് തന്നെ വളരെ വേദനിപ്പിച്ചു. മാതൃസ്നേഹത്തിന്‍റെ ലാളനകളും, തലോടലുകളും ഉപദേശങ്ങളും എല്ലാമെല്ലാം അയവിറക്കികൊണ്ടിരിക്കുമ്പോള്‍, അമ്മയുടെ സ്നേഹവും ലോകസ്നേഹവും താല്‍ക്കാലികമാണെന്നും ദൈവസ്നേഹം നിത്യമാണെന്നും പരിശുദ്ധാത്മാവ് സംസാരിച്ചു. ചിന്തയില്‍ നിന്നുണര്‍ന്നു ദൈവസ്നേഹത്തെ ഓര്‍ത്തപ്പോള്‍ ദൈവം മനുഷ്യനു ദാനമായി നല്കിയ നിത്യസ്നേഹം, ആത്മരക്ഷ, നിത്യരാജ്യം, നിത്യഭവനം ഇതെല്ലാം പരിശുദ്ധാത്മാവ് ഓര്‍മ്മയില്‍ നല്കി. ഈ അവസരത്തില്‍ ഹൃദയത്തില്‍ ലഭിച്ച ഈണത്തില്‍ പാടി പാട്ട് എഴുതി. “നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു” കൂടാതെ ഉറച്ച തീരുമാനത്തിന്റെ വരികളാണ് ആ പാട്ടിലെ “അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍” എന്ന വരികള്‍. ”നിന്‍ഹിതം ചെയ്വാന്‍, നിന്നെപ്പോലാവാന്‍”എന്നത് ഏറ്റവും വലിയ ആഗ്രഹത്തിന്‍റെ പ്രദര്‍ശനവുമാണ്.
ഒരുപാട് സൂപ്പർ ഹീറോകളെ പരിചയപ്പെടുത്തിയ മാർവെൽ, 2018ൽ എത്തിയത് വെനം എന്ന സൂപ്പർ വില്ലന്റെ കഥ പറയാനാണ്. അതും, ഒരു സൂപ്പർ ഹീറോ പരിവേഷത്തിലൂടെ. സാഹസികനായ ഒരു റിപ്പോർട്ടറാണ് എഡി ബ്രോക്ക്. സത്യസന്ധമായ വാർത്തകൾക്കായി ഏതറ്റം വരെ പോകാനും മടിക്കാത്തവൻ. എന്നാൽ, അന്യഗ്രഹ ജീവികളായ പാരസൈറ്റുകളെ ഉപയോഗിച്ച് മനുഷ്യരുടെ മേൽ പരീക്ഷണങ്ങൾ നടത്തുന്ന കാൾട്ടൺ ഡ്രേക്ക് എന്ന വ്യവസായിയുടെ ഭ്രാന്തൻ പരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ നായകന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. അതിന്റെ ഫലമായി ഡ്രേക്കിന് തന്റെ ജോലി നഷ്ടമാവുകയാണ്. ജോലി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിൽ, ഡ്രേക്കിന്റെ പരീക്ഷണശാലയിൽ നിന്നും വെനം എന്ന പാരസൈറ്റ് ബ്രോക്കിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. അതിലൂടെ സൂപ്പർ പവറുകൾ ലഭിക്കുന്ന ബ്രോക്ക്, ഡ്രേക്കിന്റെ ഗൂഢലക്ഷ്യങ്ങളെ തടയാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. 2018 ഒക്ടോബർ 5ന് പുറത്തിറങ്ങിയ വെനം, സ്ക്രിപ്റ്റിന്റേയും, സ്പൈഡർ-മാൻ ചിത്രവുമായി യാതൊരു ബന്ധവും പുലർത്താൻ കഴിയാതിരുന്നതിന്റേയും പേരിൽ ക്രിട്ടിക്സിൽ നിന്നും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും 2018ലെ പണം വാരി ചിത്രങ്ങളിൽ എട്ടാമനെന്ന ബഹുമതിയും സ്വന്തമാക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Adventure, English, Sci-Fi Tagged: Jithin V, Krishnaprasad PD, Maajith Nazar Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: msonesubs[email protected]
സംസ്ഥാനത്തില്‍ പാരിസ്ഥിതിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനായി പരിസ്ഥിതി ഭരണനിര്‍വഹണം ശക്തിപ്പെടുത്തല്‍. വികസന പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി വീക്ഷണം ഉള്‍പ്പെടുത്തല്‍. സംസ്ഥാന പരിസ്ഥിതി പരിപാലന പദ്ധതികളില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തല്‍. ഉദ്ദേശ്യം എല്ലായ്‌പ്പോഴും കേരള ജനതയുടെ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെന്നും, അവരുടെ സേവനത്തിനായ് നാം സദാ തയ്യാറായിരിക്കും എന്നത് നമ്മുടെ പ്രതിജ്ഞയെന്നും. പരിസ്ഥിതി സംരക്ഷണത്തിനും, പരിപാലനത്തിനുമായി കേരള സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കല്‍. സമൂഹത്തിന്റെ ആവശ്യത്തിനുതകുന്ന വിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം ഉറപ്പ് വരുത്തല്‍. സുസ്ഥിര വികസനം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്ന ഒരു ശാഖ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍. കാലാവസ്ഥാവ്യതിയാനം പരിപ്രേക്ഷ്യം തയ്യാറാക്കി നടപ്പാക്കല്‍. സമര്‍പ്പണം സംസ്ഥാനതലത്തിലുള്ള വിവിധ പരിസ്ഥിതി വികസന പ്രവര്‍ത്ത നങ്ങള്‍ ഏറ്റെടുത്ത് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പാക്കല്‍. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പു കളുടെ ഭരണ സംബന്ധിയായ കാര്യങ്ങളില്‍ ചുമതല നിര്‍വഹിക്കല്‍. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ യുടെ പാരിസ്ഥിതികാനുമതി ആവശ്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍/ പദ്ധതികള്‍ എന്നിവയുടെ സൂക്ഷമ നിരീക്ഷണം. ഒരു പ്രധാന ശാഖയായി പ്രവര്‍ത്തിച്ച്‌കൊണ്ട് മറ്റ് വകുപ്പുകളുടെ പങ്കാളിത്തത്തോട് കൂടി പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, തണ്ണീര്‍ത്തട പരിപാലനം മുതലായ വിഷയങ്ങളില്‍ തീരുമാനം കെകക്കൊള്ളല്‍. സേവനങ്ങള്‍ പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും പൊതുജനങ്ങളില്‍ എത്തിക്കുക. പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി, തീരദേശ പരിപാലന അതോറിറ്റി, തണ്ണീര്‍ത്തടഅതോറിറ്റി കേരള ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും, പ്രവര്‍ത്തനം കാര്യക്ഷമമെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥ അനുരൂപ കൃഷി എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രൂക്ഷഫലങ്ങളെ നേരിടല്‍. ഭൂമിത്രസേന ക്ലബ്ബുകള്‍, പാരിസ്ഥിതികം പോലുള്ള പദ്ധതികളിലുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തല്‍.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
എല്ലാം ആപേക്ഷികം ആണ്...സ്ഥലവും കാലവും ...മഴയും വെയിലും ...ഇരുളും വെളിച്ചവും....ശരിയും തെറ്റും... ശ്ലീലവും അശ്ലീലവും....പീലുക്കടുവയും സിഗാള്‍ കുറുക്കനും....ഞാനും നീയും...എല്ലാം ആപേക്ഷികം..... Pages Home Sunday, May 19, 2013 "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം ! വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " ! നമ്മുടെ പത്രങ്ങളും ഫ്ലാറ്റ് നിര്‍മ്മാതാക്കളും കാണിപ്പയ്യൂരും പിന്നെ ജ്യോതിഷികളും എല്ലാം വളരെ പ്രാധാന്യം നല്‍കുന്ന സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തെ ഒരു പേടി സ്വപ്നം വരെ ആക്കുന്ന ഈ ഭയങ്കര വാസ്തു എന്താണ് ??? എന്താണ് അതിലെ ആ ഒരു മനുഷ്യന്റെ എന്ന് തോന്നിപ്പിക്കുന്ന ചിത്രവും അത് വെച്ച് ഇവര്‍ പറയുന്ന ഈ ഭയങ്കര ദോഷങ്ങളും എല്ലാം...ഒരു കട്ടിള മാറിയാല്‍ , വീട് ഒന്ന് ചരിഞ്ഞു ഇരുന്നാല്‍ , പൂമുഖം അല്‍പ്പം മാറിയിരുന്നാല്‍ ആകെ താറുമാറാകുന്നതാണോ നമ്മുടെ ജീവിതങ്ങള്‍ !! ഈ നൂറ്റാണ്ടിലും ഇത്തരം ഒരു ഭയം ജനിപ്പിച്ചു ഇത്തരം ഒരു വ്യാജ ശാസ്ത്രം ഒരു കാപട്യം വില്‍ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങളും പാര്‍പ്പിട എന്‍ജിനീയര്‍മാരും വാസ്തു വിശാരദരും ഒക്കെ ശ്രമിക്കുന്നതിന്റെ നേര്‍ചിത്രം ആണ് ഇപ്പോള്‍ ബംഗ്ലൂരിലെ ശില്‍പ്പി ഡിസൈന്‍ ആന്‍ഡ്‌ എന്ജിനീയറിംഗ് ലിമിടഡിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയ ശ്രീ ആര്‍ വി ആചാരി , അദ്ദേഹത്തിന്റെ "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഈ ഉജ്ജ്വല ഗ്രന്ഥത്തില്‍ വിവരിക്കുന്നത് . ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ഒരു പകര്‍ച്ച വ്യാധിയുടെ കാരണം വിവചിരിക്കുന്നു എന്ന അതിപ്രാധാന്യം ഈ ഗ്രന്ഥത്തിന് ഞാന്‍ നല്‍കുന്നു എന്നതിനാല്‍ ആവശ്യം വാങ്ങി വായിക്കേണ്ട ഒരു ഗ്രന്ഥമായി ഇതിനെ സവിനയം , ചുരുങ്ങിയ വാക്കുകളില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുന്നു. "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " ഗ്രന്ഥകര്താ : ആര്‍ വി ആചാരി. പ്രസാധകര്‍ : ചിന്ത പബ്ലിഷേര്സ്, തിരുവനന്തപുരം , വില : 75 രൂപ. ഈ കുറിപ്പില്‍ ഇനിയങ്ങോട്ട് ആര്‍ വി എന്ന് പറയുന്നത് ആര്‍ വി ആചാരി എന്ന ഗ്രന്ഥകര്താവ് ആണെന്ന് മനസ്സിലാക്കുക . മാതൃഭൂമി പത്രത്തില്‍ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടു കാണിപ്പയ്യൂര്‍ കൈകാര്യം ചെയ്ത ചോദ്യോത്തര പങ്ങ്ക്തിയിലേക്ക് തുടര്‍ച്ചയായി ചില ചോദ്യങ്ങള്‍ ആര്‍ വി അയക്കുകയും പത്രം അത് ഭംഗിയായി അവഗണികുകയും ചെയ്തതാണ് ഈ പുസ്തകം എഴുതാനുള്ള പ്രേരണ എന്ന് ആര്‍ വി പറയുന്നു. ആ ചോദ്യങ്ങളും കാണിപ്പയ്യൂര്‍ അവിടെ പറയുന്ന പല ചോദ്യങ്ങളുടെയും തെറ്റുകളും കാപട്യവും ആ ഗ്രന്ഥത്തിന്റെ അവസാനം വിശദമായി കൊടുത്തിട്ടുണ്ട്‌ . വാസ്തു ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സാധാരണക്കാരന്‍ ഈ വിഷയത്തെ സമീപികുമ്പോള്‍ അയാള്‍ അറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ഏതാണ്ട് മുഴുവന്‍ ചിത്രവും ഇതില്‍ ആര്‍ വി ഒരുക്കുന്നു എന്നതാണ് ഇതിന്റെ ആകര്‍ഷണമായി എനിക്ക് തോന്നിയത് . വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ! ഇവ രണ്ടും രണ്ടാണ് . വാസ്തു വിദ്യ എന്നത് തച്ചു ശാത്രം ആണ് പഴയകാലത് പാര്‍പ്പിടവും സമുച്ചയങ്ങളും നിര്‍മ്മിക്കുന്നതിന് സഹായകമായ അളവുകളും കണക്കുകളും ആണ് തച്ചു ശാസ്ത്രം അഥവാ വാസ്തു വിദ്യ . ഇതൊരു ക്രിയാത്മക ശാസ്ത്രവും പോലെ തച്ചു വിദ്യയും വളര്‍ന്നു പഴയ കണക്കുകളുടെ സ്ഥാനത് ഇന്ന് പുതിയ രീതികള്‍ ആയി പുതിയ ടൂളുകള്‍ ആയി ഇതെല്ലം നിര്‍മ്മാണത്തെ എളുപ്പവും സുന്ദരവും ആക്കുന്നു. വാസ്തു വിദ്യ എന്ന ശാസ്ത്രത്തില്‍ അന്നത്തെ സാമുദായിക വരേണ്യ വര്‍ഗ്ഗം ചാര്‍ത്തി വെച്ച വലിയൊരു നുണയാണ് വാസ്തു ശാസ്ത്രം എന്നാ ഇന്നത്തെ മായാജാലം. വാസ്തു ശാത്ര സങ്കല്‍പ്പങ്ങളെ ഇങ്ങനെ ചുരുക്കിപറയാം പാര്‍പ്പിടം പണിയുന്ന ഭൂമിയുടെ വീതി നീള അനുപാതം എത്രയായിരിക്കണം എന്നും പുരയിടം എങ്ങോട്ട് ചാഞ്ഞു കിടക്കണം എന്നും ഉള്ള ചില നിര്‍ദേശങ്ങളും പുരയിടത്തിന്റെ ചുറ്റളവ്‌ സംബന്ധിച്ച ചില കണക്കുകളും അവ കൂട്ടി കിഴിച്ചാല്‍ കിട്ടുന്ന ശേഷം സഖ്യയില്‍ അനേകം ഗുണങ്ങളും ദോഷങ്ങളും എല്ലാം കുടിയിരിക്കുന്നു എന്നും ഗൃഹ ദര്‍ശനവും വാതില്‍ വരേണ്ട ദിക്കും എല്ലാം വലിയ ഗുണ ദോഷങ്ങള്‍ ആണ് ആ പാര്‍പ്പിടത്തിന് ഉണ്ടാക്കുന്നത്‌ എന്നുമുള്ള ശുദ്ധ അബദ്ധ പഞ്ചാംഗം ആണ് ഏതാണ്ട് വാസ്തു ശാത്രം എന്ന് പറയാം. ഈ വാസ്തു ശാസ്ത്രം മുഴുവന്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വര്‍ണ്ണ വ്യവസ്ഥയില്‍ പെടാത്ത ജാതികള്‍ക്കും മതങ്ങള്‍ക്കും ഇവ ബാധകമല്ല. അത് വ്യക്തമായി ഇവ വിവരിക്കുന്ന മനുഷ്യാലയ ചന്ദ്രിക എന്ന ഇതിന്റെ അടിസ്ഥാന ഗ്രന്ഥം പറയുന്നുണ്ട് അതിലേക്കു പിന്നെ വരാം. വാസ്തു പുരുഷന്‍ ഒരു ചതുരത്തിലെ ഒരു പുരുഷ രൂപം മിക്കവാറും ഈ വാസ്തു ശാസ്ത്രകാരന്മാരുടെ കയ്യില്‍ കണ്ടിട്ടുണ്ടാകും. ഇത് ഒരു ഐതിഹ്യ കഥയാണ്‌. വാസ്തു പുരുഷന്‍ എന്നത് ഒരസുരന്‍ ആണ് ദേവാസുര യുദ്ധത്തില്‍ അവനു ആയുധങ്ങലാല്‍ മുരിപെട്ടു ഭൂമിയില്‍ വീണു ... അതിനു ശേഷം ഭൂമിയില്‍ വീണുരുണ്ടു കൊണ്ട് എല്ലാ ദിക്കിലും എത്തി മനുഷ്യരെ മര്‍ദ്ദിച്ചു തുടങ്ങി. മനുഷ്യരും ഋഷിമാരും ദേവന്മാരും ഒരുപോലെ സംഭ്രമിച്ചു . അങ്ങനെ ഒരിക്കല്‍ നിര്യതി കോണില്‍ ( തെക്ക് പടിഞ്ഞാറ് മൂല ) കാലും, ഈശാന കോണില്‍ ( വടക്ക് കിഴക്ക് മൂല ) തലയുമായി കിടക്കുമ്പോള്‍ ദേവന്മാര ക്ഷണത്തില്‍ വന്നു അവന്റെ ശരീരത്തില്‍ പല ഭാഗങ്ങളില്‍ ആയി ഇരുപ്പുറപ്പിച്ചു മൂര്‍ധാവില്‍ ശിവനും പൊക്കിളില്‍ ബ്രഹ്മാവും ഇടതു ചുമലില്‍ ചന്ദ്രനും വലതു ചുമലില്‍ അര്‍ഗ്ഗളനും അങ്ങനെ ആകെ നാല്പത്തഞ്ചു ദേവന്മാര്‍ വാസ്തു പുരുഷന്റെ വിവിധ അവയവങ്ങളില്‍ ഇരുന്നു ഭൂമിയോടമര്‍ത്തി ആ അസുരനെ കീഴ്പ്പെടുത്തി. ഈ ദേവന്മാര്‍ ചില്ലറക്കാരല്ല ഇവരെ പ്രസാടിപ്പിച്ചാല്‍ ശുഭ ഫലവും പ്രസാദിപ്പിചില്ലെന്കില്‍ അശുഭവവും തരും..!!! ഇതില്‍ ഒരു പ്രശ്നം ഉള്ളത് സത്യത്തില്‍ ഈ വാസ്തു പുരുഷന്‍ മലര്ന്നാണോ കമിഴ്ന്നാണോ കിടക്കുന്നത് എന്നതാണ് ഓ അതിലെന്തു എന്ന് ചോദിക്കല്ലേ..അതില്‍ പ്രശ്നം ഉണ്ട് !!! കാരണം ഈ ഒരു ഐതിഹ്യം ആണല്ലോ ഈ വാസ്തു ശാസ്ത്രത്തിന് ആധാരം തന്നെ അപ്പോള്‍ ആ ഐതിഹ്യ പുരുഷന്റെ കിടപ്പ് ഒന്ന് പരിശോധിക്കേണ്ടി വരും. ബ്രുഹത്‌ സംഹിതയില്‍ വാസ്തു പുരുഷന്‍ കമിഴന്നാണ് കിടക്കുന്നത്. മനുഷ്യാലയ ചന്ദ്രികയില്‍ മലര്‍ന്നും !! അതിനെന്തു എന്നാണു എങ്കില്‍ , കമിഴന്നു കിടക്കുന്ന വാസ്തു പുരുഷന്റെ ശരീര ഭാഗങ്ങളില്‍ ഇടതും വലതുമുള്ളവ മലര്‍ന്നു കിടക്കുമ്പോള്‍ നേരെ വിപരീതം ആയിപോകും.... ഈ ദേവന്മാരെ പ്രീതിപ്പെടുതല്‍ ചില്ലറ കാര്യമല്ല അര്‍ഗ്ഗളനു ഉള്ളത് ചന്ദ്രനും , അങ്ങനെ ഇടതു ദേവന്മാര്‍ക്കുള്ളത് വലതു ദേവന്മാര്‍ക്കും ആയിപോകും....ആകെ അനുഗ്രഹത്തിന് പകരം കുളംകലക്കല്‍ ആയിപോകും..!!!! ഈ കണക്കുകളും ഐതിഹ്യങ്ങളും മാമൂലുകളും ഒക്കെയായി ആണ് വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ആയി വളര്‍ന്നത്‌ ..അതില്‍ വാസ്തു വിദ്യ ഇന്നത്തെ എന്ജിനീയറിംഗ് ആയി വികസിച്ചു വാസ്തു ശാസ്ത്രം ആകട്ടെ ഇടക്കാലത്ത് മൃതമാവുകയും പിന്നീട് ഇപ്പോള്‍ ചില പരാന്ന ഭോജികളുടെ അതിയായ ഉള്സാഹതാല്‍ സാധാരണക്കാരനെ പറ്റിക്കുന്ന "വാസ്തു"വായി വിരാജിക്കുന്നു. ഈ വാസ്തു ശാസ്ത്രത്തിന്റെ ഇന്നത്തെ പഠനങ്ങളും പ്രോഫസര്മാരുടെ വാക്ക്‌ ചതുരിയുടെ ഗീര്‍ വാണങ്ങളും ഒക്കെ ഭംഗിയായി ഒടിച്ചു കളയുന്നുണ്ട് ആര്‍ വി ഗ്രന്ഥത്തില്‍. വളരെ ചുരുക്കി ചില കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെ രേഖപെടുതുന്നത്. മനുഷ്യാലയ ചന്ദ്രിക പ്രധാനമായും മനുഷ്യാലയ ചന്ദ്രിക എന്നാ ഗ്രന്ഥത്തിലും ബ്രുഹത്‌ സംഹിതയിലും ആണ് ഈ വാസ്തു ശാത്രത്തിന്റെ വിവരണങ്ങള്‍ കിട്ടുന്നത്. അതില്‍ കേരളത്തില്‍ സാര്‍വത്രികമായ അംഗീകാരം സിദ്ധിച്ച തിരുമങ്കലത്ത് നീലകണ്ടന്‍ രചിച്ചു ഭാഷാ വ്യാഖ്യാനത്തോടെ പണ്ഡിത രാജന്‍ കാനിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പരിശോധിച്ച് പ്രസിദ്ധപ്പെടുത്തിയ മനുഷ്യാലയ ചന്ദ്രിക ഇങ്ങനെ ആരംഭിക്കുന്നു : " സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നതില്‍ സ്വതസിദ്ധമായ സാമര്‍ഥ്യമുള്ളവനും അദമ്യനുമായിരിക്കുന്ന ബ്രഹ്മാവിനെ നമ്സ്കരിച്ചിട്ടു മനുഷ്യാലയ ചന്ദ്രിക എന്ന ഈ പുസ്തകത്തെ മന്ദബുധികളുടെ നന്മക്കായ്‌ ഞാന്‍ എഴുതുന്നു ! " മനുഷ്യാലയ ചന്ദ്രികയിലെ അടിസ്ഥാന മാതൃക നാലുകെട്ടാണ് . ഇത് ശരിക്കും നാല് വീടുകള്‍ ചുറ്റും ചേര്‍ന്നുണ്ടാകുന്ന ഒരു സമുച്ചയം ആണ് വടക്കിനി ( വടക്കുള്ള വീട് ) കിഴക്കിനി ( കിഴക്കുള്ള വീട് ) തെക്കിനി ( തെക്കുള്ള വീട് ) പടിഞ്ഞാറ്റിനി ( പടിഞ്ഞാറുള്ള വീട് ) ഇവ പരസ്പരം നടുത്തളത്തിലേക്ക് ദര്‍ശനം ആയി വരുന്നു . വടക്കിനിക്ക് തെക്കിനിയും പടിഞ്ഞാട്ടിനിക്ക് കിഴക്കിനിയും പരസ്പരം ദര്‍ശനം ആവുന്നു ഇങ്ങനെ ഇവയെ എല്ലാം ഒരു ചരടില്‍ വട്ടം കെട്ടിയാല്‍ അത് നാലുകെട്ടായി . ഈ നാലുകെട്ടാണ് യഥാര്‍ഥത്തില്‍ മനുഷ്യാലയ ചന്ദ്രിക പറയുന്ന വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാന പാര്‍പ്പിടം. ഇതില്‍ പുരയിടത്തിന്റെ ചരിവ്, മണ്ണിന്റെ നിറം, പുരയിടത്തിലെ മരം , നിലത്തിലെ പുല്ലു, ഉപയോഗിക്കാവുന്ന വീട് , കോല്‍ തുടങ്ങി കുറേയുണ്ട്....അവ ഓരോ വര്‍ണ്ണത്തിനും ഓരോന്നാണ് .ബ്രാഹ്മണര്‍ക്ക് ( കിഴക്കിനി ) വടക്ക് ചരിവും, ക്ഷത്രിയന് (തെക്കിനി ) കിഴക്കും, വൈശ്യന് ( പടിഞ്ഞാറ്റിനി) പടിഞ്ഞാറും ശൂദ്രന് ( വടക്കിനി ) തെക്ക് പടിഞ്ഞാറും ആണ് കമ്മാളരും ഈഴവരും പുലയനും, ക്രിസ്ത്യാനി മുസ്ലീം തുടങ്ങിയവര്‍ പടിക്കു പുറതെന്നു ചുരുക്കം അവര്‍ക്ക് വാസ്തു പറഞ്ഞിട്ടില്ല !!!! ഇതില്‍ കൌതുകം ബ്രാഹ്മണന് ഏതു സ്ത്രീയെയും സംബന്ധം അകാമായിരുന്നല്ലോ, അതില്‍ വിവിധ വര്‍ണ്ണങ്ങള്‍ പെട്ടാല്‍ അവര്‍ക്ക് ഈ നാലുകെട്ടിലെ ഇതെല്ലാം " ഇനികളില്‍ " താമസം ആകാം എന്ന് ഇതില്‍ നിന്നും വ്യക്തം ! വാസ്തു ശാസ്ത്രത്തിന്റെ നിലനില്‍പ്പ് ചാതുര്‍ വര്ന്ന്യത്തില്‍ അധിഷ്ഠിതമായ വിലക്കുകളില്‍ ആണ്. ആ ശ്ലോകങ്ങളും അതിന്റെ അര്‍ഥവും അറിയാന്‍ പുസ്തകം തന്നെ നോക്കുക. വിസ്താര ഭയത്താല്‍ അവയൊന്നും ഇവിടെ എഴുതുന്നില്ല. മണ്ണിന്റെ ലക്ഷണങ്ങള്‍ നിറം ഗന്ധം രസം ഇത്യാദി കലര്‍ന്ന് ഒരു പാര്‍പ്പിടത്തില്‍ കണ്ടാലോ അത് ആര്‍ക്കു ഉത്തമം ?, അതിന്റെ പ്രതിവിധി ഇപ്രകാരം ആണ് ഒരു കോല്‍ ചതുരത്തിലും അത്രയും ആഴത്തിലും കുഴിച്ചു ചുടാത്ത മന്കുടത്തില്‍ നെയ്യ് നിറച്ചു ആ കുഴിയില്‍ വെക്കുക. പിന്നെ ആ കുടത്തിനു മീതെ ഒരു ചെരാതില്‍ നെയ്‌ വീഴ്ത്തി നാല് നിറങ്ങള്‍ ഉള്ള നാല് തിരികള്‍ വെക്കുക . വെളുത്ത തിരി കിഴക്കോട്ടും മഞ്ഞ പടിഞ്ഞാറോട്ടും ചുവന്നത് തെക്കോട്ടും കറുത്തതു വടക്കോട്ടും ആയിരിക്കണം. എന്നിട്ട് ആ തിരികള്‍ വിധിപ്രകാരം കൊളുത്തി രണ്ടു നാഴിക കഴിഞ്ഞു നോക്കുക ആ ഭൂമി ആര്‍ക്കാണ് ഉത്തമം എന്ന് കത്തി നില്‍ക്കുന്ന തിരി കാണിച്ചു തരും ! വെളുത്ത തിരി ആണെങ്കില്‍ അത് ബ്രാഹ്മണനും ചുവപ്പ് ക്ഷത്രിയനും, മഞ്ഞ വൈശ്യനും, കറുപ്പ് ശൂദ്രനും ..!!!!നാലും കത്തി നിന്നാല്‍ ചാതുര്‍വര്‍ണ്ണരില്‍ ആര്‍ക്കും ഉപയോഗിക്കാം, എല്ലാം കേട്ടുപോയാലോ ആര്‍ക്കും പാടില്ല, രണ്ടോ മൂന്നോ തിരികള്‍ കതിയാലോ എന്ന് അതില്‍ ഉത്തരംഇല്ല..!!!! പറഞ്ഞു വന്നത് ഇതാണ് നിങ്ങള്‍ കാശുകൊടുത്തു വാങ്ങിയ ഭൂമി സവര്ന്നരില്‍ ഏതെന്കിലും വിഭാഗത്തിനുള്ള ഭൂമി ആണോ എന്ന് നോക്കി തീരുമാനിക്കൂ വാസ്തു...ഇല്ലേല്‍ സംഗതി ആകെ കുളമാകും വാസ്തു പുരുഷന്‍ തന്റെ ലീലാ വിലാസങ്ങള്‍ തുടങ്ങും !!!!! അറിയാം ഇത് പറഞ്ഞാല്‍ ഈ പറഞ്ഞ ആളുകള്‍ ഒന്നും ഭൂമിക്ക് വാസ്തു നോക്കില്ല എന്ന് അതുകൊണ്ട് ഇന്നത്തെ ബുദ്ധിമാന്മാര്‍ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയുണ്ടോ അതെല്ലാം മാറ്റുകയും പകരം നാനാവിധ ജാതി മതസ്ഥരുടെ കാശ് തങ്ങളുടെ പോക്കറ്റില്‍ ആക്കാനുള്ള പൊടിക്കൈകള്‍ മാത്രം വാസ്തു ശാസ്ത്രമായി ഉപദേശിക്കുകയും ചെയ്യുന്നു..അമ്പട വാസ്തു !!!! അതുപോലെ മണിബന്ധം ഉള്ള കഴുക്കൊലുകളാല്‍ താങ്ങി നിര്തപെട്ട വീടുകള്‍ക്ക് ആണ് ഈ പറഞ്ഞ വാസ്തു തന്നെ അപ്പോള്‍ നമ്മുടെ ഫ്ലാറ്റുകള്‍ക്കും കൊണ്ക്രീട്ടു കെട്ടിടങ്ങള്‍ക്കും എന്ത് വാസ്തു ?? അതുപോലെ സമീപത് ക്ഷേത്രം ഉണ്ടെങ്കില്‍ ആ ക്ഷേത്രതിനും ഉയരെ പാര്‍പ്പിടം നിര്‍മ്മിക്കരുത്‌ എന്നാണു നമ്മുടെ ഫ്ലാറ്റുകള്‍ വാസ്തു നോക്കുന്നുണ്ടോ ആവോ !!!! ഇതുപോലെ അനേകം ചോദ്യങ്ങളും ഉത്തരങ്ങളും കാണിപ്പയ്യൂരിന്റെ മാതൃഭൂമി ഉത്തരങ്ങളും അവക്കുള്ള മറുപടികളും ഒക്കെയായി രസകരമായ ആ വൈജ്ഞാനിക ഗ്രന്ഥം മുഴുവനായി പകര്‍ത്താന്‍ ഇവിടെ ഒരുംബെടുന്നില്ല ! വൈരുധ്യങ്ങളുടെ ഈ സവര്‍ണ്ണ വാസ്തു വിലക്കുകളെ ഇന്ന് പുതിയ ഭാഷയും വിപണന തന്ത്രവും ഒരുക്കി ആനയിക്കുന്നവര്‍ മനുഷ്യര്‍ക്ക്‌ ഭയവും വിഹ്വലതകളും ആണ് സൃഷ്ടിച്ചു നല്‍കുന്നത് . അധ്വാനിച്ചു ഉണ്ടാക്കിയ കാശിനാല്‍ തന്റെ കുടുംബത്തിന് കഴിയാന്‍ ഒരു കൂര ഒരുക്കുന്ന സാധാരണക്കാരനെ അവന്റെ പോക്കറ്റ് പിഴിഞ്ഞ് അവനെ മാനസിക രോഗിയാക്കുന്ന ഈ അളിഞ്ഞ നാറിയ അന്ധ വിശ്വാസത്തിന്റെ യഥാര്‍ഥ രൂപം അറിയാന്‍ പ്രിയ സുഹൃത്തുക്കളെ ഈ പുസ്തകവും അതിലെ സംവാദങ്ങളും നിങ്ങള്ക്ക് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.... അറിയണം അറിവ് ആയുധമാണ് ... അന്വേഷിക്കാന്‍ പറ്റാത്ത വിധം പരിശുദ്ധം ആയതോ വിമര്‍ശിക്കാന്‍ കഴിയാത്ത വിധയം പുണ്യമായതോ ആയ യാതൊന്നും ഈ ഭൂ ചക്രവാളത്തില്‍ ഇല്ല....അറിവുകള്‍ മനുഷ്യനെ കൂടുതല്‍ തെളിച്ചമുള്ളവര്‍ ആക്കട്ടെ ..അറിവുകള്‍ പന്കുവേക്കപെടട്ടെ കാരണം നിശബ്ദനായിരിക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല ..സത്യം വദ ധര്‍മ്മം ചര ! പോസ്റ്റ് ചെയ്തത് Renjith ല്‍ 6:53 AM 20 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, February 27, 2013 യുക്തിയും ഞാനും !! ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌ യുക്തിവാദി ആകാന്‍ കഴിയില്ല. ഞാനും ഒരു മത ദൈവ വിശ്വാസി ആയിരുന്നു. എങ്ങനെയാണ് എന്റെ മത ദൈവം എന്നില്‍ നിന്നും ഇറങ്ങി പോയത് എന്ന് ഒന്ന് കുറിച്ച് വെക്കുകയാണ് .... മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട ഒരു സീരീസ്‌ ആണിത്, എഡിറ്റു ചെയ്യാന്‍ മെനക്കെടുന്നില്ല... അത്ര മഹത്താണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല ....പക്ഷെ സത്യസന്ധം ആണെന്നാണ് മറുപടി. ഇതില്‍ കൃത്യമായ്‌ ഒരു കുട്ടിയുടെ യുക്തിബോധതിലേക്കുള്ള വളര്‍ച്ച ഉണ്ട്... സമയം അനുവദിക്കുമെങ്കില്‍ സദയം വായിക്കുക. ഭക്തന്റെ അങ്കലാപ്പുകള്‍ ! ********************************** ഏതാണ്ട് പത്താം ക്ലാസ്സ് അവധിക്കാലത്താണ് ഞാന്‍ പ്രസിദ്ധ യുക്തിവാദി എ ടി കോവൂരിന്റെ സമ്പൂർണ്ണ കൃതികള്‍ വായിക്കുന്നത് ... അത് മുഴുവനും വായിച്ചോ എന്നെനിക്കോര്‍മയില്ല ഞാനതുവരെ അനുഭവിക്കാത്ത ഒരു മാനസിക സംഘര്‍ഷം അന്ന് സംഭവിക്കുകയായിരുന്നു..വല്ലാത്തൊരു തകിടം മറിച്ചില്‍ .. മനസ്സില്‍ കൊണ്ടുനടന്ന ദൈവങ്ങളും വിശ്വാസവും എല്ലാം കലപിലകൊട്ടി..... എന്റെ ചിന്തകളില്‍ തീയാളി.. നേരെ പോയത് കൊല്ലം ആശ്രാമതുള്ള വല്യമ്മച്ചിയുടെ വീട്ടിലേക്ക് ...ആശ്രാമം അമ്പലത്തിലെ ഉണ്ണികണ്ണനും പിന്നെ അങ്ങോട്ട്‌ പോകും വഴിക്കുള്ള സകല കൊച്ചു കൊച്ചു അമ്പലങ്ങളിലെയും ദൈവങ്ങളോട് മനമുരുകി പ്രാര്‍ഥിച്ചു എനിക്ക് ഭക്തിയുണ്ടാകണെ എന്ന് !!!. സത്യം അതായിരുന്നു എന്റെ പ്രാര്‍ഥന... !!! ഇന്നാലോചിക്കുമ്പോള്‍ വിവിധ അമ്പലങ്ങളുടെ പ്രതീകമായി മഞ്ഞളും , കുങ്കുമവും, ഭസ്മവും , ചന്ദനവും തിങ്ങി ഞരുങ്ങി സ്വരുമയോടെ സ്ഥലം പങ്കിട്ട ഒരു പാവം നെറ്റിയുടെ ഉടമയായ ഒരു കുട്ടിയുടെ മനസ്സിനകത്തെ പ്രദര്‍ശനപരതയാണോ അതോ ദൈവങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള കുറുക്കു വഴിയോ .. അറിയില്ല !! അന്നേ സ്വന്തം കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ഥന ഉപേക്ഷിച്ചിരുന്നു, കാരണം അതില്‍ ഒരു പന്തികേട്‌ തോന്നിയിരുന്നു അതുകൊണ്ട് "എല്ലാവര്ക്കും ഫസ്റ്റ് ക്ലാസ് കിട്ടണേ കൂട്ടത്തില്‍ എനിക്കും ....എന്നായിരുന്നു പ്രാര്‍ഥന..!!! "എന്നിട്ട് മനസ്സില്‍ സ്വയം ന്യായീകരിച്ചു , എല്ലാവര്ക്കും വേണ്ടിയല്ലേ പ്രാർഥിച്ചത് അതുകൊണ്ട് ദൈവത്തിന് എന്റെ ആവശ്യം നടത്താവുന്നതെയുള്ളൂ .... ഏതാണ്ട് ഇതേ രീതി തന്നെയായിരുന്നു അന്നത്തെ എന്റെ ദൈവങ്ങലോടുള്ള ഡിമാണ്ട് മുഴുവന്‍ ... പക്ഷെ കോവൂര്‍ വീണ്ടും വീണ്ടും എന്റെ കള്ളത്തരങ്ങളിലേക്ക് യുക്തി പടര്‍ത്തി കൊണ്ടിരുന്നു.... എപ്പോഴാണ് ഞാന്‍ എന്റെ സമൂഹ പ്രാര്‍ഥന പോലും ഒരു കള്ളമാണെന്ന് മനസ്സിലാക്കിയത്...‌ അറിയില്ല... കഴിഞ്ഞ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍ യുക്തിയുടെ പാതയ്ക്ക് വ്യക്തത കുറവുണ്ട്..എങ്കിലും പതിയെ ഞാന്‍ മനസ്സിലാക്കി മനസ്സില്‍ ഞാന്‍ വിചാരിക്കുന്നതും വിചാരിക്കാന്‍ പോകുന്നതും, എന്നിട്ട് ഞാന്‍ ദൈവത്തിനോട് പറയാന്‍ ഒരു കാരണം ഒരുക്കുന്നതും ( ദൈവമേ ഞാന്‍ അങ്ങനെ ചെയ്തത് നിനക്കറിയല്ലോ ദേ ഇങ്ങനെ ഒരു കാരണം ഉണ്ടായിരുന്നത് കൊണ്ടാണ് , ഇതുപോലുള്ളവ ) എല്ലാം ദൈവം അറിയുന്നുവെന്നും സര്‍വതും അറിയുന്ന ദൈവത്തിനു എന്റെ വിശദീകരണമോ സോപ്പിടലോ പ്രീണിപ്പിക്കലോ വേണ്ടെന്ന അറിവിലേക്ക് അത് വളര്‍ന്നു..അതായതു ദൈവം സര്‍വജ്ഞനും സര്‍വ വ്യാപിയും അനന്തവും ആണെങ്കില്‍ അതെന്നേ എന്നെയും എല്ലാവരെയും അളന്നു തൂക്കിയിട്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ....ചെറിയ യുക്തിയിലെക്കുള്ള വളര്‍ച്ചയുടെ ..... ആദ്യ പടി...!! ദൈവത്തിന്റെ രൂപമാറ്റം ! ****************************** ദൈവത്തിനു എന്തിന് ആയുധം ? അതായിരുന്നു കുട്ടിക്കാലത്തെ ഒരു ചിന്ത...ശ്രീരാമനും കൃഷ്‌ണനും ശിവനും ഒക്കെ വ്യത്യസ്ത തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നു.. അതിലെ ആ ദയനീയത..പരിഹാസം ,..... ഈ പ്രപഞ്ചം നിലനിര്‍ത്തുകയും സ്വന്തം ഇച്ഛക്കനുസരിച്ചു വളര്‍ത്തുകയും ചെയ്യുന്ന ദൈവങ്ങള്‍ അന്നന്നത്തെ മനുഷ്യ സങ്കല്‍പ്പത്തിലെ ആയുധങ്ങളാണ് പ്രയോഗിക്കുന്നത് എന്നത് ....എന്നെ ആശ്ചര്യപ്പെടുത്തി!. ദൈവത്തിനു എന്നെ ശിക്ഷിക്കണമെങ്കില്‍ അദ്ദേഹം വിചാരിച്ചാല്‍ മതിയല്ലോ... എന്നായിരുന്നു ചിന്ത മുഴുവനും... ഇനി അഥവാ ഇതെല്ലം അദ്ദേഹത്തിന്റെ തമാശകളും ജനങ്ങളെ കാര്യം പഠിപ്പിക്കാനും ( അതായിരുന്നു എന്റെ മുതിര്‍ന്നവര്‍ എനിക്ക് അന്ന് തന്ന ന്യായീകരണം) ആണെങ്കില്‍ മനുഷ്യരെ ഇട്ടു കുരങ്ങു കളിപ്പിക്കുന്ന ദൈവങ്ങളെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല എന്ന് തോന്നിത്തുടങ്ങി... എന്റെ സുഹൃത്തുക്കള്‍ ചോദിച്ചു ദൈവത്തെ ഇഷ്ടപ്പെടാന്‍ ദൈവം നിന്റെ കാമുകിയാണോ..? .കുട്ടിത്തത്തിന്റെ പരിഹാസമായിരുന്നു അതെങ്കിലും വലിയൊരു പ്രശ്നം ആ ചോദ്യത്തില്‍ ഉണ്ടെന്നു തോന്നി ദൈവത്തെ എങ്ങനെ സമീപിക്കണം...കാവിലെ മുടിയേറ്റിന്റെ തീക്ഷ്ണതയിലെ ഭയപ്പടാണോ, തൊടാതെ, തീണ്ടാതെ ദൂരെ മാറിനിന്നു കാണേണ്ട ദൈവമാണോ... അതോ ക്രിസ്തുവിനെപോലെ സ്നേഹം മാത്രം പറയുന്ന .... കന്യാ മറിയത്തിന്റെ അമ്മ കണ്ണുകളിലെ കരുണയാണോ ദൈവം...അതോ പത്താംക്ലാസ്സിലെ പാഠപുസ്തകത്തില്‍ ടാഗോര്‍ പറയുന്ന ശ്രീകോവിലിന്റെ ഇരുട്ടില്‍ കാണാത്ത... അതേസമയം പാടത്തെ ചളിയില്‍ കാണുന്നതാണോ ദൈവം....അതോ കൃഷ്ണനെ കാമുകനാക്കിയ മീരയെ പോലെ..എനിക്ക് ലക്ഷ്മിയെ കാമുകിയാക്കാമോ..ലക്ഷ്മി കൃഷ്ണനെ അനുവദിച്ച പോലെ കൃഷ്ണന്‍ ലക്ഷ്മിയെ അനുവദിക്കുമോ പ്രണയ ചാപല്യങ്ങള്‍ക്ക് ?? ..അതില്‍ നിന്ദയുണ്ടോ...ഉണ്ടെങ്കില്‍ ഭക്ത മീര ശരിയും ഞാന്‍ തെറ്റും ആകുന്നതെങ്ങനെ..?? ചിന്തകള്‍ പരസ്പരം വാളെടുത്തു,..പടയോട്ടം സിനിമയിലെ വിഖ്യാതമായ ചതുരംഗ കളത്തിലെ പാട്ടിലെ, കരുക്കള്‍ പടവെട്ടുന്നതുപോലെയായി... എങ്കിലും അതൊരു ഉത്സവമായിരുന്നു,,,പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്കുള്ള ഓട്ടം അവിടെ തുടങ്ങുന്നു... പലരുടെയും ഉപദേശ പ്രകാരം വിവേകാനന്ദ സാഹിത്യ സര്‍വസ്വം വായിക്കാന്‍ തുടങ്ങി..ഇന്നും എനിക്കറിയില്ല അതെത്ര വാല്യം അകെ ഉണ്ടെന്നു..പക്ഷെ വായനശാലയിലെ ആ അല്‍പ വായന പെട്ടന്ന് മുറിഞ്ഞു..എല്ലാ മതങ്ങളും ഒരുമിച്ചേ നിലനില്ക്കു എന്നും എല്ലാ മതങ്ങളും നന്മ മാത്രമേ പറയുന്നുള്ളൂ എന്നൊക്കെ തരത്തിലുള്ള നിലവിലെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആയിരുന്നു അതില്‍ കൂടുതലും കണ്ടത്..എനിക്ക് വേണ്ടിയിരുന്നത് വ്യാഖ്യാനങ്ങള്‍ അല്ലായിരുന്നു അത് ഞാന്‍ തന്നെ ചെയ്തോളാം, പകരം വസ്തുതകള്‍ തരു ,,,ഒരു മതം പറയുന്നത് അതെ വാക്കുകളില്‍ തരു അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്നൊക്കെ എന്റെ ബുദ്ധിയില്‍ ഞാന്‍ തീരുമാനിചോളാം അതായിരുന്നു അന്നത്തെ നിലപാട്.. എങ്കിലും ദൈവം അല്പം ഭയം എന്നില്‍ ജനിപ്പിച്ചു കൊണ്ടേയിരുന്നു.... എന്റെ പല തോല്‍വികളും ദൈവത്തിന്റെ ഇടപെടല്‍ ആണെന്ന.... അതുവരെയുള്ള എല്ലാ യുക്തികളെയും കാറ്റില്‍ പറത്തി കൊണ്ട് ദൈവം ശക്തമായി എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒപ്പം അതിനു വിപരീതമായി ഇന്നലേക്കു യുക്തി പടർത്താൻ കോവൂരും... !! ഇതിനിടയിലും ബലമുള്ള ഒരു യുക്തിയുടെ അസാന്നിധ്യം... കുറച്ചുകാലം ആ നില തന്നെയായിരുന്നു അവിടേക്കാണ് തീപടര്‍പ്പുപോലെ മാര്‍ക്സിസം കടന്നു വരുന്നത്... ( കുറച്ചു മാത്രമേ അതും വായിച്ചിട്ടുള്ളൂ, പക്ഷെ ഒരാശയത്തിന്റെ ജീവന്‍ അറിയാന്‍ അത് മുഴുവനായി വായിക്കണം എന്ന് ഇപ്പോഴും എനിക്കഭിപ്രായമില്ല, ...ലെനിന്‍ തന്നെ പറഞ്ഞ പോലെ കൌത്സ്കി അനന്യ പണ്ഡിതനാണ് മൂലധനത്തിന്റെ ഇത്രാം വോല്യത്തിലെ ഇത്രാം അദ്ധ്യായത്തിലെ ഇത്രാം വരി ഏതെന്നു ചോദിച്ചാല്‍ പോലും കൃത്യമായി പറയുന്ന അത്രയും പണ്ഡിതന്‍, പക്ഷെ മാര്‍ക്സിസത്തിന്റെ ജീവന്‍ മാത്രം പിടികിട്ടാതെ പോയി.... അപ്പോള്‍ ആ പാണ്ഡിത്യത്തിനു എന്ത് പ്രസക്തി ?, ഇത് പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട ഞാന്‍ അതിന്റെ ജീവന്‍ മനസ്സിലാക്കി അല്ലെങ്കില്‍ മനസ്സിലാക്കിയില്ല എന്ന് ഇതിനർത്ഥവും ഇല്ല .. ) മാര്‍ക്സിസത്തിന്റെ ആദ്യ വായനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു...ഒരു കാര്യത്തെ അതിന്റെ സാഹചര്യങ്ങളില്‍ തന്നെ മനസ്സിലാക്കുന്ന ആ രീതി എനിക്കിഷ്ടമായി..പ്രപഞ്ചത്തെയും ചരിത്രത്തെയും കൂട്ടികെട്ടി വൈരുധ്യങ്ങളിലൂടെയുള്ള അതിന്റെ പരിക്രമണം വിലയിരുത്തുന്ന രീതി എന്റെ ചെറിയ ബുദ്ധിയെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു... കോവൂരിന്റെ വായനക്ക് ശേഷമുള്ള സ്ഫോടനം.... എന്നിട്ട് "പണ്ഡിതന്മാര്‍ ഈ ഭൂമിയെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാല്‍ അതിനെ മാറ്റി തീര്‍ക്കലാണ് കാര്യം" എന്ന ആശയം ഞാന്‍ പരിചയിച്ച മത ഗ്രന്ഥങ്ങളുടെ ഭാഷയെക്കാള്‍ സത്യസന്ധമായി തോന്നി... അപ്പോഴും ഒന്നെനിക്ക് മനസ്സിലായി ദൈവം വല്ലാതെ എന്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന്... അതേസമയം ഈ ദുരിതങ്ങള്‍ക്ക് നേരെയും ചരിത്ര കാലങ്ങളിലൂടെ പ്രാകൃത കമ്മ്യൂനിസത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹം ഇന്നത്തെ വര്‍ഗ വൈരുദ്ധ്യങ്ങളുടെ ലോകമായി വളര്‍ന്നതും അതില്‍ ദൈവത്തിനു ഒരു പങ്കുമില്ലാത്തതും ഉണ്ടെങ്കില്‍ അന്നെരങ്ങളില്‍ നിഷ്ക്രിയനായ ദൈവത്തോട് എനിക്ക് വിദ്വേഷവും തോന്നിത്തുടങ്ങി...പിന്നെ പതിയെ എന്റെ നിലപാടുകളിലെ പൊള്ളത്തരവും ബോധ്യമായി കാരണം, ഉള്ള ദൈവത്തെ മാത്രമേ എനിക്ക് പുച്ഛിക്കാനും എതിര്‍ക്കാനും കഴിയു, ...!! ഇന്ന് ചിന്തിക്കുന്നതും അതിന്റെ ചുവടുപിടിച്ചാണ് , നിലവിലെ ദൈവ സങ്കല്പങ്ങള്‍ എല്ലാം പൊള്ളയാണെന്ന് മനസ്സിലായി അതെന്നെ ശാസ്‌ത്രം പഠിപ്പിച്ചു ... പ്രപഞ്ചത്തിന്റെ വളര്‍ച്ചയും അതിന്റെ ആദ്യ കാല അവസ്ഥകളും എല്ലാം പുരാണങ്ങളെയും ക്രിസ്തു മത ഇസ്ലാം മത ഹൈന്ദവ സങ്കല്പ്പങ്ങളെല്ലാം പറയുന്ന ദൈവങ്ങളെ തകര്‍ത്തു ... അതെ സമയം എന്റെ മനസ്സില്‍ എല്ലാ മത ദൈവങ്ങളും ഒരുപാട് വര്‍ണ്ണങ്ങള്മായി ( അവയുടെ ഉത്സവങ്ങളും പെരുന്നാളുകളും മനുഷ്യരുടെ കൂട്ടായ്മകളും എല്ലാം ) എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു... ഭഗത് സിംഗ് എഴുതിയ "എന്തുകൊണ്ട് ഞാനൊരു യുക്തിവാദിയായി " എന്ന ചെറിയ പുസ്തകമായിരിക്കും ഇന്നെന്നെ ഒരു യുക്തിവാദിയാക്കിയതില്‍ പ്രധാന പങ്കു വഹിച്ചത് ....അതില്‍ അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു "സത്യം അന്വേഷിക്കലും പറയലും പ്രവര്തിക്കലുമാണ്ദൈവത്തോടുള്ള പ്രാര്‍ഥന.. ദൈവം എന്ന ഇന്നത്തെ മത ദൈവങ്ങള്‍ ഒരു തരത്തിലും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല..അതെ സമയം ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു... ബ്രിടീഷ് അഹങ്കാരം ഭാരതാംബയെ ഇങ്ങനെ മാനഭംഗപ്പെടുതുമ്പോള്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു... അത് കേവലം നമ്മുടെ ആഗ്രഹം മാത്രമാണ് ...ഇനി അഥവാ പ്രപഞ്ച ശക്തി ഉണ്ടെങ്കില്‍ നേരത്തെ പറഞ്ഞ സത്യമാണ് അതിനെ കണ്ടെത്താനുള്ള മാര്‍ഗം.... സകല അനീതികളോടും സമരം ചെയ്യലാണ് അതിന്റെ പ്രാര്‍ഥന.....ശരിയായി പഠിച്ചു മാര്‍ക്സിസം പോലുള്ള ശാസ്‌ത്രീയ പ്രത്യയശാസ്ത്രങ്ങള്‍ കണ്ടെത്തലാണ് അതിന്റെ വഴി... " മനോഹരമായ ദൈവ സങ്കല്‍പ്പങ്ങളെ തള്ളിപറയാതിരിക്കാന്‍ ഞാന്‍ കാണിച്ചിരുന്ന അനാവശ്യ വാദങ്ങള്‍ അങ്ങനെ എന്റെ മനസ്സില്‍ നിന്നും ഊര്‍ന്നിറങ്ങി .. അറിയില്ലാത്തത് അറിയില്ലെന്നും നുണകളെ നുണകള്‍ എന്നും പറയാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ഊര്‍ജം നേടി..(ഒരു യുക്തി വാദിയുടെ മനസ്സില്‍ മാത്രമേ ദൈവത്തിനു ഏറ്റവും മനോഹരമായി നിലനില്‍ക്കനാകൂ എന്നെനിക്കു മനസ്സിലായി..!!!) .എന്റെ യുക്തി കൌമാരത്തില്‍ നിന്നും യുവത്വത്തിലേക്ക് നീങ്ങുന്നു എന്നും തോന്നി...അവിടെയും ചില ബലഹീനതകള്‍ എന്നെ അലട്ടികൊണ്ടിരുന്നു. യുക്തിയുടെ വേരുകള്‍ ! ************************* അങ്ങനെ എന്റെ യുക്തിയുടെ കഥകള്‍ മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ്... ദൈവമേ എനിക്ക് ഭക്തിയുണ്ടാകണേ.. എന്ന് പ്രാര്‍ഥിച്ചു നടന്ന കുട്ടിയില്‍ നിന്നും ഇന്നിലെക്കുള്ള വളര്‍ച്ച വിവരിക്കനോരുങ്ങുമ്പോള്‍ എളുപ്പത്തില്‍ അങ്ങ് പറഞ്ഞു കളയാം എന്നൊരു ധാരണ ഇല്ലായിരുന്നു എങ്കിലും ഇതൊക്കെ ഒതുക്കി പറയുക എന്നത് ശ്രമകരമാണ് എന്ന് മനസ്സിലായി..പ്രത്യേകിച്ച് ഇതൊരു ഒറ്റയിരുപ്പു എഴുത്താണ്. ചോദ്യം പ്രസക്തമായിരുന്നു ....യുക്തി ഒരു മേഖലയില്‍ മാത്രം വളരുന്നതെങ്ങനെ....? നല്ല വൈദഗ്ധ്യമുള്ള ഒരു ഡോക്ടര്‍ ശ്രമകരമായ സര്‍ജറി കഴിഞ്ഞും പറയുന്നു ദൈവത്തിനു നന്ദി..!!..ഇതെന്നെ കുഴക്കി....ഇത്രയും വിദഗ്ദ്ധനായ ശാസ്ത്ര വിദ്യാർത്ഥി എന്ത് കൊണ്ട് ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നു...? അതെ സമയം നിരീശ്വര വാദികള്‍ ആയ ഡോക്ടര്‍മരടക്കം ശാസ്ത്ര വിദഗ്ധരെ അറിയുകയും ചെയ്യാം എങ്കിലും മത ദൈവ വിശ്വാസികള്‍ നല്ലൊരു പങ്കുണ്ട്... ഇതിനെ പല രീതിയിലാണ് ഞാന്‍ വിലയിരുത്തിയത്...ഒന്ന് ആ ഡോക്ടറിന്റെ വൈദഗ്ധ്യം ഒരാളെ മത ദൈവ നിഷേധതിലേക്ക് നയിക്കണമെന്നില്ല...അതില്‍ ഒരു ഡോക്ടറുമായി സംവേദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു...അദ്ദേഹം വലിയൊരു ഭക്തന്‍ ആണ്..തന്റെ തൊഴിലില്‍ വളരെയേറെ ആത്മാർത്ഥത കാണിക്കുന്നയാളും...എന്ത് കൊണ്ടാണ് താങ്കൾ ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നതെന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഒരു പ്രപഞ്ച ശക്തിയുണ്ട് എന്നാണു.. അത് മത ദൈവമാണോ ...എങ്കില്‍ നിലവിലെ ഏതു മത ദൈവമാകും ? എന്ന ചോദ്യം അദ്ദേഹത്തെ അല്പം കുഴക്കി...എനിക്ക് തോന്നുന്നു അത് മത ദൈവമാണോ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചതെങ്കില്‍ കൃത്യമായി ഉത്തരം തന്നേനെ 'ആകാന്‍ സാധ്യതയുണ്ടെന്ന്.'...പക്ഷെ ഒരു തിരഞ്ഞെടുപ്പ് നിലവിലെ മത ദൈവങ്ങള്‍ക്കിടയില്‍ നിന്നും നടത്താന്‍ പറഞ്ഞാല്‍ കുഴയും...അവിടെ ഒരു മറുപടിയെ ഉള്ളു..."എല്ലാം ഒന്ന് തന്നെ..". ഞാന്‍ ചോദിച്ചു, : ഗുഹാ ദൈവങ്ങളെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ? ..ആകാശത്ത് സൂര്യനും നക്ഷത്രമാണെന്നും അത് ആളി കത്തുകയാണെന്നും തിരിച്ചറിയാതിരുന്ന മത ദൈവങ്ങളെ കുറിച്ച് ..? "അവയെല്ലാം കഥകള്‍ അല്ലെ.." അദ്ദേഹം ചിരിച്ചു....!!. സ്ട്രിംഗ് തിയറിയുടെ സാധ്യതകള്‍ എങ്ങനെയാണ് ഡോക്ടര്‍ വിലയിരുത്തുന്നത്..? എന്ന് ചോദിച്ചപ്പോള്‍ ഭാവഭേദമില്ലാതെ അദ്ദേഹം ചോദിച്ചു "എന്താണത്...?" ഒന്നെനിക്ക് മനസ്സിലായി യുക്തി ബോധം അതായതു തന്റെ വികസിച്ച വിജ്ഞാനശേഖരണത്തിന് ഉപയോഗിക്കുന്ന യുക്തിയുടെ ഉപകരണങ്ങള്‍ എല്ലാത്തിലും ഉപയോഗിക്കാന്‍ ഭൂരിപക്ഷത്തിനും അറിയില്ല അല്ലെങ്കില്‍ താല്പര്യമില്ല..അല്ലെങ്കില്‍ അങ്ങനെ ഉപയോഗിക്കാന്‍ നമ്മള്‍ പഠിപ്പിക്കപ്പെടുന്നില്ല....!!!... ഇത് ഒരാള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തിലെ അറിവുകളുടെ വലിയൊരു വലകെട്ടാണ് എന്ന് മനസ്സിലായി.. അറിയാതെ ഞാന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഓര്‍ത്തു പോയി..." അറിഞ്ഞതില്‍ നിന്നുള്ള മോചനം" ..അതായിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രശസ്തമായ ഫിലോസഫി..അതൊരു വലിയ തിരിച്ചറിവായി മനസ്സില്‍ രൂപം കൊള്ളാന്‍ തുടങ്ങി.....ഫ്രോയ്‌ഡും ജീവിതകഥയുമായി എന്റെ കൂട്ടിനെത്തിയിരുന്നു..... മലയാളി കുട്ടിയും ഒരു തമിഴ്‌ ബാലനും മഴയത് കളിച്ചാല്‍ നമ്മുടെ മലയാളിക്ക് പനി വരും..മറ്റേ കുട്ടിക്ക് വരില്ല...!!! എന്നൊരു സുഹൃത്തായ ഹോമിയോ ഡോക്ടര്‍ സരസമായി പറഞ്ഞത് ഓര്‍ക്കുന്നു...കാരണം ഒന്നേയുള്ളൂ നമ്മുടെ കുട്ടിയുടെ മനസ്സ് മഴ നനഞ്ഞാല്‍ പനിവരും എന്ന് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു....!!!.തമിഴ്‌ ബാലന് സാഹചര്യങ്ങളാല്‍ അവന്റെ മാതാപിതാക്കള്‍ക്ക് നമ്മുടെ അറിവില്ലാത്തതിനാല്‍ അവന്‍ അങ്ങനെ കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടില്ല. ( ഉദാഹരണം ആണുട്ടോ എല്ലാരും ഇങ്ങനെയാണെന്ന് എടുക്കരുത്..)...!!! കുറെ സത്യമുണ്ട് ഡോക്ടര്‍ പറഞ്ഞത്തില്‍ ...മനശാസ്ത്ര ലോകത്തിലെ പ്രശസ്തമായ ആ നായയുടെയും മണിയുടെയും കഥയും ഓര്‍ക്കുന്നു...നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുന്‍പ് കൃത്യമായി മണിയടിക്കുന്നു...കുറച്ചു ദിവസം കഴിഞ്ഞു മണിയടിച്ചാല്‍ നായയുടെ വായില്‍ താനേ വെള്ളമൂറും...!!! അറിവുകളുടെ വലിയൊരു തടവറയാണോ ലോകം....അറിവുകള്‍ക്ക് അങ്ങനെയും ഒരു ഭാവമോ....മണിച്ചിത്ര താഴ് സിനിമയില്‍ നായികയുടെ മനസ്സിലെ കെട്ടുപാടുകളെ പുറത്താക്കാന്‍ അതെ കൗശലം പ്രയോഗിച്ച ഡോക്ടറെ ഓര്‍ത്തു....അങ്ങനെയെങ്കിൽ നമ്മള്‍ ആര്‍ജിച്ച യുക്തി അത്ര യുക്തി ഭദ്രമോ....വീണ്ടും യുക്തിയുടെ പായകപ്പല്‍ അലയാഴിയിലെത്തി.... കാറ്റും കോളും!!.. ഏതാണ്ട് ഏഴു വയസ്സുവരെയുള്ള കാലം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയിലെ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് . അറിഞ്ഞും അറിയാതെയും ഈ ലോകത്തെ മുഴുവന്‍ അവന്റേതായ ഭാഷ്യങ്ങളില്‍ മനസ്സില്‍ കോരിയിട്ടു അതിനെ മനസ്സിന്റെ ഏറ്റവും അടിയിലെ തട്ട് ആക്കി നിര്‍മ്മിക്കുന്ന അതി പ്രധാനമായ വളര്‍ച്ചയുടെ കാലം ... " ദേ ഈ പാല് കുടിചില്ലെന്കില്‍ കോക്കാന്‍ വന്നു പിടിക്കട്ടെ..വേഗം കുടിച്ചോ..കൊക്കാനെ വരണ്ടാട്ടോ കുഞ്ഞു കുടിക്കുന്നുണ്ടേ...." എന്ന ലളിതമായ കള്ളം പറയുന്ന അമ്മമാര്‍ അറിയുന്നില്ലല്ലോ വരുംകാല ജീവിതത്തിലേക്ക് അവനു നല്‍കുന്ന ശക്തവും,... പലപ്പോഴും അപകടം ചെയ്തേക്കാവുന്ന..ഒരു മിത്തിനെയാണ് പാലിലൂടെ നല്‍കുന്നതെന്ന്....! ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു കടക്കുന്ന ആദ്യ ആഖാതം ഒരു കുട്ടി യില്‍ ഏല്‍പ്പിക്കുന്ന പ്രഹരത്തിന് ശേഷം അത്രയും പ്രാധാന്യമുണ്ട് ഏതാണ്ട് ഏഴു വയസ്സുവരെ ഒരു കുട്ടി അനുഭവിക്കുന്ന ചെറുതെന്ന് നമുക്ക് തോന്നുന്ന കുഞ്ഞി ഞെട്ടലുകള്‍.... വലിയൊരു വിജ്ഞാന സാഗരം കൈപ്പിടിയിലോതുക്കിയാലും വിടാതെ പിന്തുടരുന്ന,... അവന്റെ ലൈംഗീക താല്പര്യങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന... അബോധ മനസ്സെന്ന മാന്ത്രികന്റെ സൃഷ്ടി അങ്ങനെ അവിടെ തുടങ്ങുകയായി... അതോടൊപ്പം മറ്റു പലതും..ഉദാഹരണമായി "ദേ അമ്പിളിമാമന്‍ " എന്ന് പറഞ്ഞു ചന്ദ്രക്കലയെ ആഹ്ലാദപൂര്‍വ്വം നമ്മള്‍ കാട്ടി കൊടുക്കുമ്പോള്‍ ഒന്നറിയുക... കുഞ്ഞു മനസ്സില്‍ ചന്ദ്ര ബിംബം അമ്പിളി മാമന്‍ ആകുന്നതു സങ്കീര്‍ണവും സൃഷ്ടിപരവും ആയ വലിയൊരു പ്രക്രിയയിലൂടെയാണ്....അവിടെ ആഹ്ലാദം നിറയുന്നതും വലിയൊരു രാസമാറ്റം തന്നെയാണ്.... വസ്തുതകള്‍ അറിഞ്ഞാലേ ..അറിഞ്ഞത് തെറ്റാണെങ്കില്‍ അതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയു....എന്നാൽ ...അറിഞ്ഞതിനെ എങ്ങനെ ശെരിയാണോ എന്ന് വിലയിരുത്തും....എന്താണതിന്റെ അളവുകോലുകള്‍.... ? യുക്തിയുടെ അളവുകോലുകള്‍ ! *********************************** എന്ത് കൊണ്ട് വിദഗ്ധരായ മനുഷ്യര്‍ ( എല്ലാവരുമല്ല എന്നാല്‍ ഭൂരിപക്ഷവും) ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നു കഴിഞ്ഞ ഭാഗത്തിലെ കണ്ടീഷന്‍ ചെയ്യപ്പെട്ട അറിവുകളും അബോധ മനസ്സിന്റെ രൂപീകരണവും ചര്‍ച്ച ചെയ്തത്... അതില്‍ നിന്നും ഒന്ന് മനസ്സിലായി...ഏതെങ്കിലും തൊഴില്‍മേഖലയില്‍ ഒരാള്‍ വിദഗ്ദ്ധനാവുന്നത് അയാളുടെ മുതിര്‍ന്ന കാലത്തേ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ്...ഉദാഹരണമായി ഒരു ഡോക്ടര്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു മെഡിസിന് പഠിച്ചതിനു ശേഷമാണ് ഒരു പ്രത്യേക മെഡിക്കല്‍ വിഭാഗത്തില്‍ വിദഗ്ധന്‍ ആവുന്നത്..അതേ സമയം അയാളില്‍ ബാല്യത്തിലെ അങ്കുരിച്ച അബോധ മനസ്സില്‍ എല്ലാതരം അന്ധ വിശ്വാസങ്ങളും ഉണ്ടായിരിക്കും !! സത്യത്തില്‍ ശാസ്ത്ര ബോധം ഇവ ദൂരീകരിക്കെണ്ടതാണ്....ദൌര്‍ഭാഗ്യവശാല്‍ ശാസ്ത്ര ബോധം എന്നത് നമ്മുടെ പാഠ്യപദ്ധതിയിലെ ( ഉയര്‍ന്ന പഠനങ്ങളിലും ) ഒരു ഇനമേ അല്ല...!!! ചിലപ്പോള്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചേക്കും ...." "പിന്നേ...ഒരു ഡോക്ടറിന് പോലും ഇല്ലാത്ത ശാസ്ത്ര ബോധവും കൊണ്ട് വന്നേക്കുന്നു....ഒന്ന് പോടെയ്‌...." പക്ഷെ കാര്യം സത്യമാണ്....ശാസ്ത്ര ബോധം എന്നത് നിങ്ങള്‍ വിദഗ്ദ്ധനായ ഒരു പ്രൊഫെഷണല്‍ ആയത് കൊണ്ട് മാത്രം കരഗതമാവില്ല തന്നെ.....!! " ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുകയും, ഗവേഷണ ശാലകളില്‍ അത് പ്രയോഗിക്കുകയും ചെയ്യുന്നവര്‍ ..നിത്യ ജീവിതത്തിന്റെ മറ്റെല്ല രംഗങ്ങളിലും ശാസ്ത്രീയതയെ തിരസ്കരിക്കുന്നു....അവര്‍ തീര്‍ത്തും ശാസ്ത്ര വിരുദ്ധരായി തീരുന്നു...." - ജവഹര്‍ ലാല്‍ നെഹ്‌റു നെഹ്‌റു പറഞ്ഞ ഈ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന് വിഖ്യാതമായ ഗണപതിയുടെ പാലുകുടിക്കല്‍ സംഭവത്തില്‍ വ്യക്തമായി.... ഗണപതിയുടെ പാലുകുടി ! ****************************** ഉത്തരെന്ത്യന്‍ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറെ കൊളിളക്കം സൃഷ്ടിച്ച ഒന്നാണ് ഗണപതി വിഗ്രഹങ്ങളുടെ പാലുകുടി..വിഗ്രഹത്തിന്റെ തുംബിക്കയ്യോട് ചേര്‍ത്ത് വെക്കുന്ന പാല്‍ പതിയെ വിഗ്രഹത്തിലേക്ക് പടര്‍ന്നു കയറുന്നതിനെയാണ് പാലുകുടിയായി വ്യഖ്യാനിക്കപെട്ടത്‌... ജലത്തിന്റെ വിസ്കൊസിറ്റി എന്ന ബല സ്വഭാവമായിരുന്നു അതിന്റെ പിന്നില്‍... പക്ഷെ ശാസ്ത്രഞ്ജര്‍ ഇത് പറഞ്ഞപ്പോള്‍ "ശാസ്ത്രജ്ഞ്ജരുടെ തലുക്കുള്ളില്‍ ഓളം വെട്ടാണ് " എന്നായിരുന്നു അന്നിന്ത്യ വിറപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ പറഞ്ഞത് ..!!! അതിനൊത് കുറെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വലിയ വലിയ ബിരുദമുള്ളവരും ഒക്കെ തുള്ളിയിരുന്നു....!!! തങ്ങളുടെ അബോധ മനസ്സില്‍ ചെറുപ്പത്തിലെ മുലപ്പാലിനൊപ്പം ചേക്കേറിയ പഴയ വിശ്വാസങ്ങളെയും ദൈവങ്ങളെയും തള്ളിപ്പറയാനോ ശാസ്ത്രീയ യുക്തിയുടെ വെളിച്ചത്തില്‍ അവ പരിശോധിക്കാനോ മെനക്കെടാത്ത...അതിന്റെ ആവശ്യം ജീവിതത്തില്‍ തോന്നാത്ത....ബഹു ഭൂരിപക്ഷം..!!!! പക്ഷെ കൂടുതല്‍ നീണ്ടില്ല വലിയ ഉദ്യോഗസ്ഥരുടെയും വിദഗ്ധ പ്രൊഫഷനലുകളുടെയും പരിഹാസ്യമായ ആ നിലപാടുകള്‍....കാരണം ഗണപതി മാത്രമല്ല കളിപ്പാട്ടങ്ങള്‍ പോലും പാലുകുടിക്കുന്നു എന്ന് തെളിഞ്ഞു..!! ഒന്ന് മനസ്സിലായി ശാസ്ത്ര ബോധം എന്നത് വേറിട്ട ഒന്ന് തന്നെയാണ്...സത്യസായി ബാബയെ പോലുള്ളവര്‍ വായില്‍ നിന്നും സ്വര്‍ണ ഗോളങ്ങള്‍ " അത്ഭുതകരമായി " ഉണ്ടാക്കുകയും അന്തരീക്ഷത്തില്‍ നിന്നും വസ്തുക്കള്‍ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ....നമ്മുടെ വിദഗ്ധജനത വാ പൊളിച്ചു നില്‍ക്കുന്നു....!!!! നെഹ്രുവും സായിബാബയും തമ്മിലുള്ള ഒരു കഥ കേട്ടിട്ടുണ്ട്...( ഇതിന്റെ ആധികാരികതയില്‍ എനിക്ക് സംശയമുണ്ട്‌...പക്ഷെ യുക്തി സഹമായത് കൊണ്ട് വേണമെങ്കില്‍ ഒരു കഥയായി കരുതാമെന്നത് കൊണ്ടും പറയുന്നു ) നെഹ്‌റു കുളിക്കുകയാണ്, പ്രൈവറ്റ്‌ സെക്രടറി ചെന്ന് കതകില്‍ മുട്ടിപറഞ്ഞു...." പണ്ടിട്ജി... മഹാനുഭാവനായ ഒരു അത്ഭുത സ്വാമി താങ്കളെ കാണാന്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ട്....പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഭഗവാന്‍... അല്ഭുതമെന്നെ പറയേണ്ടു അദ്ദേഹം ഇതാ അന്തരീക്ഷത്തില്‍ നിന്നും എനിക്കൊരു സ്വര്‍ണ വാച്ച് സൃഷ്ടിച്ചു തന്നിരിക്കുന്നു...അതിശയം തന്നെയാണെ ...!! " ഭാരതം കണ്ട എക്കാലത്തെയും യുക്തി ബോധമുള്ള പ്രധാനമന്ത്രി പറഞ്ഞു,.." അത്ര വിശേഷാണേല്‍, എന്നെ കാണാനൊന്നും നില്‍ക്കണ്ട..നേരെ ഗംഗയുടെ കരയിലേക്ക് വേഗം പോയ്ക്കോളാന്‍ പറയു...എന്നിട്ട് അവിടത്തെ മണല്‍ത്തരികള്‍ മുഴുക്കെ അങ്ങട് ഗോതമ്പാക്കാന്‍ പറയു... ഭാരതത്തിനിത് ക്ഷാമകാലമാണ്...ഞാനിതാ അങ്ങട് എത്തീന്നും പറഞ്ഞോളു...." !!! ഒരു ക്ഷാമ കാലത്തെ രാഷ്ട്ര നായകന്‍ ഇതില്‍ കൂടുതല്‍ എന്ത് യുക്തി കാണിക്കാന്‍ അല്ലെ....!! ഇന്നും ലോകത് ദിവ്യാല്ഭുതവും ആരും കാണിച്ചിട്ടില്ല...അഥവാ അങ്ങനെ ആരെങ്കിലും കാണിക്കുകയാണെങ്കിൽ അവര്‍ക്ക് സുഖമായി ജീവിക്കാനുള്ള കാശ് തരാന്‍ ( ഒരു മില്ല്യന്‍ ഡോളര്‍ ) തരാന്‍ തയ്യാറായി ഇതാ റാന്റിയും സംഘവും നില്‍ക്കുന്നു....അത്തരക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സ്ഥലത്ത് വന്നു ഇവര്‍ തീരുമാനിച്ചോളും ഇയാള്‍ കാണിക്കുന്നത് ദിവ്യാല്ഭുതമാണോ, അമാനുഷികമാണോ എന്നൊക്കെ.....ഇന്ന് വരെ അതിന്റെ പ്രാഥമിക ഘട്ടം പോലും ആരും ഇത് വരെ ജയിച്ചിട്ടില്ല...ലോകരാഷ്ട്രങ്ങളും നാസയും എല്ലാം ബഹുമതികള്‍ കൊടുത്തു പ്രോത്സാഹിപ്പിച്ച ആ റാന്റിയുടെ വെബിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു... www.randi.org പറഞ്ഞു വന്നത് ....എന്നിട്ടും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പ്രേതങ്ങള്‍ വിഹരിക്കുന്നു....അത്ഭുതങ്ങള്‍ കാട്ടുന്ന പുരോഹിതന്മാരും തങ്ങള്മാരും വാഴുന്നു...അല്‍ഫോന്‍സാമ്മ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു വിശുദ്ധയായി....സായി ബാബ കുറേക്കാലം ഇടതടവില്ലാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു....അമൃതാനന്ദ മയി ദേവിയുടെ അത്ഭുതങ്ങള്‍ ഇപ്പോഴും ഭക്തരില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു...! ഇടയ്ക്കു കലാനാഥന്‍ മാഷ്‌ പറഞ്ഞതോര്‍ക്കുന്നു.." അമൃതാനന്ദമയി ആശുപത്രി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്‌ ഗംഗാ ജലവും തീർത്ഥവും കൊണ്ടോക്കെയുള്ള ഒരു ചികില്‍സാരീതി ആയിരിക്കും എന്നാണു....ഇത് നമ്മുടെ ആധുനിക ആരോഗ്യ ചികില്‍സ രീതിയല്ലേ..എന്താ ഇവിടെ അത്ഭുതം ഒന്നും പ്രവര്‍ത്തിക്കുന്നില്ലേ..എല്ലാം ശാസ്ത്രത്തിന് വിട്ടു കൊടുത്തിരിക്കുകയാ...!!! ഇവരെ കുറിച്ചുള്ള ഒരു സായിപ്പെഴുതിയ അമ്മയുടെ ജീവ ചരിത്രത്തില്‍ ധാരാളം അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ടത്രേ...ഇടക്കൊന്നു പറഞ്ഞോട്ടെ അവര്‍ ആശുപത്രി കെട്ടിയത് നല്ല കാര്യം തന്നെ ..ഇവിടെ എന്റെ വിഷയം ശാസ്ത്രബോധവുമായി ബന്ധപെട്ടത്‌ മാത്രമാണ്.. .സമൂഹത്തിന്റെ അടിയില്‍ ഇങ്ങനെ അനവധി പ്രചരിക്കുന്നുണ്ട്.....മുന്‍പ് പറഞ്ഞ വലിയ ബിരുദമുള്ളവര്‍ ആണ് ഇതിലെ പ്രചാരകര്‍...റഷ്യയിലെ ഒരു കുട്ടിയില്‍ ചര്‍മ്മ രോഗം മൂലമുള്ള പ്രത്യെകത കൊണ്ട് എന്ത് പതിയെ വരച്ചാലും തെളിഞ്ഞു വരുന്ന രോഗത്തെ ഖുറാനിലെ സൂക്തങ്ങള്‍ തെളിയുന്നു എന്ന പേരില്‍ കുറെ കാലം ജനത കൊണ്ടാടി ....!!! അപ്പോഴും ചോദ്യം ബാക്കിയാണ് !! ബഹു ഭൂരിപക്ഷത്തിനും ഇല്ലാത്ത...നിങ്ങള്‍ ഒരു ചെറുന്യുന പക്ഷം പറയുന്ന ആ ശാസ്ത്ര ബോധം എന്താണ്...എന്താണതിന്റെ രീതികള്‍ ....എന്തിനതു നമ്മള്‍ പുലര്‍ത്തണം...???? നമുക്കത് അടുത്തതില്‍ ചര്‍ച്ച ചെയ്യാം.... എന്താണ് ശാസ്ത്രബോധം...? ********************************* അതൊരു സ്വഭാവം ആണെന്ന് ഞാന്‍ പറയും ഒരു വസ്തുതയെ പരിശോധിക്കണമെങ്കില്‍ അതിനെ നേരായി സമീപിക്കേണ്ടി വരും, നേരായി എന്ന് പറഞ്ഞാല്‍ നമ്മുടെ മുന്‍ ധാരണകളോ , നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ആ സമീപനത്തെ സ്വധീനിക്കരുത് എന്ന് ചുരുക്കം.. അങ്ങനെ മുന്‍ധാരണകള്‍ ഇല്ലാതെ സമീപിച്ചാല്‍ മാത്രം എങ്ങനെ അത് നേരായ മാര്‍ഗമാണ് എന്ന് പറയും ? എന്താണ് അങ്ങനെ നിങ്ങള്‍ നേരിന് കൊടുക്കുന്ന അര്‍ഥം..? ഇതൊരു ചോദ്യമാണ്....ഒരു ഉദാഹരണത്തിലൂടെ ഇതിനു മറുപടി കണ്ടെത്താന്‍ ശ്രമിക്കാം, കടലിനടിയില്‍ നിന്നും ദ്വാരകയുടെ അവശിഷ്ടം കണ്ടെടുത്തു എന്ന് ഒരു പത്ര വാര്‍ത്ത കണ്ടിരുന്നു, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..അന്ന് മനസ്സില്‍ സ്വാഭാവികമായും ഉയര്‍ന്ന ചോദ്യം കടലില്‍ നിന്നും ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നത് സത്യം പക്ഷെ അത് ദ്വാരകയുടെതെന്നു എങ്ങനെ തിരിച്ചറിഞ്ഞു...? ഇനി ദ്വാരകയുടെ നിര്‍വചനം എന്താണ്... ? 'കൃഷ്ണന്‍' എന്ന ഹൈന്ദവ മിത്തുകളില്‍ പറയുന്ന അവതാരം ജീവിച്ചിരുന്ന ദ്വാരകയാണോ അത് , അത്തരം ഒരു ദ്വാരകയും അവതാരവും ഉണ്ടായിരുന്നു എന്ന് എങ്ങനെ തെളിഞ്ഞു..? ഏതായിരുന്നു ആ കാലഘട്ടം ..? എങ്ങനെയാണ് ഈ അവശിഷ്ടങ്ങള്‍ അതെ ദ്വാരകയുടെതെന്നു കണ്ടെത്തിയത് ? , ഇതില്‍ ആകെ കിട്ടിയ ഉത്തരം നഗരാവശിഷ്ടങ്ങള്‍ പോലുള്ളവ കടലിനടിയില്‍ നിന്നും കണ്ടെത്തി അതിനു ഏതാണ്ട് ഇത്ര വര്ഷം പഴക്കമുണ്ട് എന്നതാണ്. ബാക്കിയെല്ലാം ഒരു കൂട്ടിച്ചേര്‍ക്കലും...!!!! അപ്പോള്‍ പത്ര വാര്‍ത്തയില്‍ വന്ന ദ്വാരകയും അതിന്റെ പേരില്‍ 'ഹരേ കൃഷ്ണാ' എന്ന് അത് വായിച്ചു കൈകൂപ്പുന്ന ഒരു ഭക്തനും എന്ത് കൊണ്ടാണ് ഈ ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാത്തത്..? അവിടെയാണ് ഇന്നത്തെ ബഹു ഭൂരിപക്ഷവും മേനി പറയുന്ന ഭക്തിയുടെ കാപട്യം പുറത്തു ചാടുന്നത്....ഞാനിത് പറയുമ്പോള്‍ തന്നെ ഭൂരിപക്ഷവും നെറ്റി ചുളിക്കും. ഓ.. പിന്നെ ഞങ്ങള്‍ എല്ലാം കള്ളന്മാരും ദേ നിങ്ങള്‍ കുറെ നല്ല പിള്ളകളും..ഹാ..ഹാ...നമ്മുടെ ഒരു മാനസിക അവസ്ഥയാണ് അത് കാലാകാലങ്ങളായി വളര്‍ന്നു വന്ന പഴയ ചിന്തകളുടെ മുകളില്‍ ആണ് നമ്മുടെ ഭൂരിപക്ഷവും അവരുടെ യുക്തി മുളപ്പിചിരിക്കുന്നത്..അതുകൊണ്ട് തന്നെ അത്തരം യുക്തിക്ക് ഒരു പരിധി വിട്ടു യുക്തമായി ചിന്തിക്കാന്‍ കഴിയില്ല തന്നെ...!!! നേരത്തെ പറഞ്ഞ ചോദ്യത്തിലേക്ക് വീണ്ടും വരുന്നു എന്ത് കൊണ്ടാണ് നമ്മുടെ ഭക്തന്മാര്‍ക്ക് ഈ ചോദ്യങ്ങള്‍ വരാത്തത്...?? ഒന്ന് വളരെ എളുപ്പത്തില്‍ ഭക്തനകാനുള്ള ഒരു കുറുക്കു വഴി മനസ്സിന് ആ വാര്‍ത്ത വെച്ച് നീട്ടുന്നു എന്നതാണത്. ....യുക്തമായി ചിന്തിച്ചു എന്തിനു ദൈവ കോപം വരുത്തണം , എന്ന വളരെ ബാലിശമായ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ട്, കിട്ടുന്ന സന്ദര്‍ഭം രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നിട്ട് ഭക്തന്‍ ആയി സ്വയം പ്രഖ്യാപിക്കുക..!!.മനസ്സിന്റെ ഒരു സൂത്രം..!!! അബോധത്തില്‍ ഒരു സംതൃപ്തി അപ്പോള്‍ നുരയുന്നുണ്ട്, " ദാ ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നു, എന്തായാലും ദൈവം അത് കണ്ടിട്ടുണ്ടാവണം , ദൈവത്തിനു എന്നോട് മതിപ്പ് തോന്നിയിട്ടും ഉണ്ടാവണം.... " ഇവിടെ നീതി മരിക്കുന്നു നീതിയെന്താണ്, അത് ആ വസ്തുതയെ ശരിയായി പറയുക എന്നതായിരുന്നു. അതിനു കൂട്ടാക്കാതെ, അത് ദ്വാരക തന്നെയാണ് എന്ന വസ്തുത അങ്ങനെ ഉണ്ടാക്കപെടുന്നു....!!! എത്ര എളുപ്പം..!!! മറ്റൊരു വാദമുണ്ട്, ഇനി ഇങ്ങനെ പറയുന്നതില്‍ എന്താ കുഴപ്പം, അത് ദ്വാരക അല്ല എന്നൊന്നും തെളിഞ്ഞിട്ടില്ലലോ..ഉണ്ടോ..??അങ്ങനെയെങ്കില്‍ നിങ്ങള്‍ തെളിയിക്കു അത് ദ്വാരക അല്ലെന്ന് അപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കാം...എന്തേ..!! അതെ അതാണ്‌ സത്യം, ആ നഗരം ദ്വാരക ആണെന്നോ അല്ലെന്നോ തെളിഞ്ഞിട്ടില്ല ..പക്ഷെ ഏതാണ്ട് നഗരാവശിഷ്ടം പോലെ തോന്നുന്നവ കണ്ടെടുത്തു..ഇതാണ് വസ്തുത ആ വസ്തുത അങ്ങനെ തന്നെ പറയുക എന്നതാണ് ശാസ്ത്ര ദൃഷ്ട്യാ നീതി ...അതിനെയാണ് ശാസ്ത്ര ബോധം എന്ന് പറയുന്നത് . കാരണം അവര്‍ അതിനെ സത്യസന്ധമായാണ് സമീപിക്കുന്നത്, അത് ദ്വാരക ആവാം അല്ലാതിരിക്കാം, എന്തായാലും അത് തെളിയിക്കപെട്ടിട്ടില്ല അത് തെളിയിക്കാന്‍ വളരെ ഋജുവായ സമീപന രീതി ആവശ്യമാണ്.... അല്ലാതെ വളരെ എളുപ്പത്തില്‍ ഒരു ഭക്തനാവാനുള്ള മനസ്സിന്റെ ഒടിവിദ്യയില്‍ പെടാന്‍ ശാസ്ത്ര ബോധമുള്ള മനസ്സുകള്‍ തയ്യാര്‍ ആവില്ല...അതെ അത്തരത്തില്‍ സത്യസന്ധതയുള്ള സമീപനങ്ങള്‍ക്ക് നിങ്ങളെ മതത്തിന്റെ ഭ്രാന്തെടുപ്പിക്കാന്‍ കഴിയില്ല..... അങ്ങനെയാണ് ഗണപതി പാലുകുടിക്കുന്നത് പൊളിയുന്നത്....ഒന്നോര്‍ത്തു നോക്ക് എത്ര കൊലപാതകങ്ങളും ചൂഷണങ്ങളും ആണ് ഇത്തരം ശാസ്ത്ര ബോധമില്ലതതിനാല്‍ നമ്മുടെ ഭാരതത്തില്‍ അരങ്ങേറുന്നത്..നമ്മുടെ ഭരണ ഘടന പ്രകാരം ശാസ്ത്ര ബോധം പ്രചരിപ്പിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്.. ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പള്ളി വികാരി അച്ചനുണ്ടായിരുന്നു, അദ്ദേഹം ഒരു ദിവ്യന്‍ ആയിരുന്നത്രേ...കളവു പോയ വസ്തുക്കള്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന മൂലം തിരികെ ലഭിചിരുന്നത്രേ....!! എന്ത് അസംബന്ധം...!!! പാവം അച്ചന്‍ രോഗം മൂര്ചിച്ചു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു...പക്ഷെ ഒരു വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും അത് വിശ്വസിച്ചിരുന്നു....!!!! ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് സമീപിക്കുക അതാണ്‌ ശാസ്ത്ര രീതിയുടെ കാതലായ ഭാഗം. അത് ലളിതമാണ് ശാത്രത്തിനു ഒരു വസ്തുതയെ ഖണ്ഡിക്കാന്‍ ഒരുപാട് നിലവിലെ അറിവുകള്‍ ഉണ്ട്. അതായത്, നിലവിലെ അറിവുകള്‍ വെച്ച് അതിനെ പ്രഥമ ദൃഷ്ട്യാ ഖണ്ഡിക്കാന്‍ ശ്രമിക്കും ..പക്ഷെ അതിലെല്ലാം ആ വസ്തുതകള്‍ വിജയിക്കുകയാണെങ്കില്‍ ശാത്രം അതിനനുസരിച്ച പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും അത് മുന്‍ വസ്തുതയുടെ അതെ സ്വഭാവമുള്ള സംഭവങ്ങളിലും വിജയിക്കുകയാണെങ്കില്‍ അതൊരു ശാസ്ത്ര സത്യമായി പ്രഖ്യാപിക്കും .. ഇനിയൊ..അത്തരം ശാസ്ത്ര സത്യമായി പ്രഖ്യാപിച്ചു എന്നത് കൊണ്ട് അതിനോടുള്ള ശാസ്ത്ര ദൃഷ്ടിയിലുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കുകയും ഇല്ല. അതും നിരന്തരം തുടരും... ഈ നിരന്തരമായ വിമര്‍ശനാതമകത, ഈ നിരന്തരമായ്‌ പഠനം പുതിയ പുതിയ അറിവുകല്‍ക്കനുസരിച്ചു നിലവിലുള്ളതിനെ നിരന്തരം താരതമ്യം ചെയ്തു പഠിക്കുക , അതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ പഴയ ശാസ്ത്ര സത്യത്തെ തന്നെ പുതുക്കി പണിയുക തുടങ്ങിയ വളരെ ചലനാത്മകം ആയ ഒരു സമീപന , പഠന രീതിയാണ് ശാസ്ത്ര ബോധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...അല്ലാതെ അത് ഫുല്സ്ടോപ്പിട്ട ഒരു വിഷയം അല്ല. രാമര്‍ പെട്രോളിന്റെ കാര്യത്തിലും ഇതൊരു വിഷയം ആണ്... രാമര്‍ പെട്രോള്‍ ഉണ്ടാക്കി പക്ഷെ അത് സുതാര്യമല്ല, ശാസ്ത്രഞ്ജര്‍ പറഞ്ഞു നിങ്ങള്‍ എന്തൊക്കെയാണ് സാമഗ്രികള്‍ വേണ്ടതെന്ന് പറയു, ഞങ്ങള്‍ തരാം എന്നിട്ട് നിങ്ങള്‍ പെട്രോള്‍ ഉണ്ടാക്കു, ഞങ്ങള്‍ അത് അംഗീകരിക്കാം, അത് എങ്ങനെ ഉണ്ടായെന്നു ഒരു പക്ഷെ നിങ്ങള്ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഞങ്ങള്‍ കണ്ടെത്താം..നിങ്ങള്ക്ക് ഇതിന്റെ പെറെന്റ്റ്‌ തരികയും ചെയ്യാം എന്ന്...പക്ഷേ രാമര്‍ അതിനു തയാറായില്ല അയാള്‍ പറഞ്ഞു നിങ്ങള്‍ തരുന്നവ വെച്ച് ചെയ്യാന്‍ കഴിയില്ല ഞാന്‍ ചെയ്തു കാണിക്കാം, നിങ്ങള്‍ അംഗീകരിക്കുക എന്ന്.. അതെങ്ങനെ ശരിയാകും അങ്ങനെയെങ്കില്‍ ശാസ്ത്ര സംഘതിന്റെ കാര്യം തന്നെയില്ലല്ലോ....ഒരു വസ്തുതയെ പരിശോധിക്കാന്‍ ആണ് ശാസ്ത്ര സംഘം വേണ്ടതെങ്കില്‍ അത് സുതാര്യമായിരിക്കണം. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ് രാമര്‍ പെട്രോള്‍ ഉണ്ടാക്കുമ്പോള്‍ എപ്പോഴും അധികം പദാര്‍ഥം ഉണ്ടാകുന്നു. ഒരു യുണിറ്റ്‌ പദാര്‍ഥവും ഒരു യുണിറ്റ്‌ പദാര്‍ഥവും കൂടിചെര്‍ന്നാല്‍ രണ്ടു യുണിറ്റ്‌ പദാര്‍ഥം ഉണ്ടാകും. പലപ്പോഴും രാസ ക്രിയ വേളകളിലും നിര്‍മ്മാണ വേളകളിലും ഉണ്ടാകുന്ന വിതരണ നഷടം കൂടി കുറച്ചാല്‍ അത് രണ്ടു യൂണിറ്റിൽ കുറവായിരിക്കും ലഭിക്കുക...പക്ഷെ രാമര്‍ ഉണ്ടാക്കുന്ന പദാര്‍ഥം എപ്പോഴും കൂടുതല്‍ ആവുക എന്നതിനർത്ഥം എന്താണ്..!!! അധികമുള്ള പദാര്‍ഥം എവിടെ നിന്നും വന്നു ...!!! അത് രാമറിന്റെ വിഷയമല്ല..ശരിയാണ് അത് കണ്ടെത്താന്‍ ആണല്ലോ ശാസ്ത്രം , ശരി ശാസ്ത്രഞ്ജര്‍ പറയുന്നു, ശരിയാണ് ചിലപ്പോള്‍ പദാര്‍ഥം കൂടുതല്‍ ഉണ്ടാകാം പക്ഷെ അതിനു നിലവിലെ അറിവുകള്‍ വെച്ച് കടുത്ത ഊഷ്മാവില്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉണ്ടാകണം !! ഇവിടെ അത്തരം അവസ്ഥ ഒന്നും ഇല്ല ...എന്നിട്ടും ശാസ്ത്രഞ്ജര്‍ പറഞ്ഞു അതും വേണമെങ്കില്‍ പുതിയ നിയമങ്ങള്‍ ആകാം പക്ഷെ അവ പരിശോധിക്കുന്നതെങ്ങനെ..???പരിശോധിക്കാന്‍ ഒന്നുകില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നതെന്ന് പറയുക.അല്ലെങ്കില്‍ ശാസ്ത്രഞ്ജര്‍ അയാളുടെ ലിസ്റ്റു പ്രകാരം കൊടുക്കുന്ന വസ്ത്‌ാക്കള്‍ കൊണ്ട് ഉണ്ടാക്കി കാണിക്കുക....!!! രണ്ടിനും രാമര്‍ തയാറല്ല...!!! ഹോമിയോപ്പതിയുടെ അടിസ്ഥാന ആശയങ്ങളില്‍ ചിലവ ഇന്നും തെളിയിക്കപെട്ടിട്ടില്ല എന്ന് മാത്രമല്ല അത് തെളിയിക്കാന്‍ നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം തന്നെപരാജയമാവുകയും ചെയ്തു...!!!.' നേര്‍പ്പിക്കും തോറും രോഗ ശമന വീര്യം കൂടും' എന്ന ഹോമിയോ തിയറി ഇന്നും തെളിയിക്കപെട്ടിട്ടില്ല...!!!!ഹോമിയോ ചികില്‍സ കൊണ്ട് മരിച്ചു പോയ കുട്ടിയുടെ പേരില്‍ ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്തപ്പോള്‍, കോടതി കേസ് കൊടുത്തയാളെ തന്നെ ശിക്ഷിച്ച കഥയും കേട്ടിട്ടുണ്ട്, ബ്രിട്ടനില്‍ ആണെന്നു ഓര്മ, കോടതി ചോദിച്ചത് അശാസ്ത്രീയമായ ചികില്‍സ സമ്പ്രദായത്തില്‍ എന്തിനാണ് കുട്ടിയെ ചികില്സ്സിച്ചത് എന്നാണു..!! ഈ ചോദ്യങ്ങളില്‍ യുക്തിയുണ്ടെന്ന് തോന്നിയതിനാല്‍ ആണ് പൊതു സമൂഹം അത് സ്വീകരിക്കുന്നത്...ചിലര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഹോമിയോവില്‍ പല രോഗങ്ങളും മാരുന്നുണ്ടല്ലോ എന്ന്...?? ഇതൊരു ചോദ്യം തന്നെയാണ് പലതും മാറുന്നുണ്ട്....പക്ഷെ അതിനെ ശാസ്ത്രീയമായ രീതികളില്‍ ആണ് പരിശോധിക്കേണ്ടത് അതിനൊരു ശാസ്ത്രീയ വിശകലന രീതിയുണ്ട്.. നേരത്തെ പറഞ്ഞത് ഒരു ചികില്‍സാ ശാസ്ത്രം കെട്ടിപോക്കിയ അടിസ്ഥാന വസ്തുതകള്‍ സംശയാതീതമായി തെളിയണം എന്ന യുക്തിയില്‍ ആണ്, അത് അങ്ങനെ തെളിഞ്ഞിട്ടില്ല ഹോമിയോ പതിയില്‍...അതിനര്‍ഥം ഇന്ന് കൊടുക്കുന്ന മുഴുവന്‍ മരുന്നുകളും ചീത്തയാണെന്നോ നല്ലതാണെന്നോ അല്ല. പല ഔഷധങ്ങളും പല മാര്‍ഗങ്ങളില്‍ തയ്യാർ ചെയ്യപെടുന്നവയാണ് നമ്മളോട് ഒരു വസ്തുത പറഞ്ഞു അത് ശരിയാണോ എന്ന് ചോദിച്ചാല്‍ പരിശോധിക്കാം എന്നാണു മറുപടി, അങ്ങനെ പരിശോധിച്ചിട്ട് ആ വസ്തുത ശരിയല്ലെങ്കില്‍ അതിനെ അശാസ്ത്രീയം എന്ന് പറയും അതാണ്‌ ശരിയായ മാര്‍ഗവും.... പത്തു രോഗികള്‍ക്ക് ഒരസുഖതിനു മരുന്ന് നല്‍കുന്നു അതില്‍ അഞ്ചു പേര്‍ക്ക് ഔഷധമില്ലാത്ത പൊള്ളയായ മരുന്നുകള്‍( ' പ്ലാസിബോകള്‍) ' നല്‍കുന്നു ഇത് പക്ഷെ രോഗികള്‍ അറിയുന്നില്ല... എല്ലാവര്‍ക്കും രോഗം മാറുന്നു..!!! .ഇതിലെവിടെയാണ് തെറ്റ് ഇതിലെ ശാസ്ത്രീയത എന്താണ്...അപ്പോഴാണ്‌ പറയാനുള്ളത് ശാസ്ത്രീയത എന്നത് തയ്യാര്‍ ചെയ്തു വെക്കുന്ന ഉത്തരം അല്ല.... അത് ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള വഴിയാണ് നേരായ വഴി ആ വഴികളില്‍ മുന്‍ധാരണകളോ വ്യക്തി താല്പര്യമോ കൂട്ടുചേരുന്നില്ല... .പറഞ്ഞു വരുന്നത് ഇതാണ് പലരും ചോദിക്കുന്നത് പോലെ ശാസ്ത്രത്തിന് അതിനെന്തു ഉത്തരം പറയാനുണ്ട് ? എന്ന ചോദ്യത്തിന് ശാസ്ത്രം ഒരു റെഡിമേയ്ട് ഉത്തരം നിര്‍മ്മിക്കുന്ന ഫാക്ടറി അല്ല...അത് ഒരു വസ്തുതയെ കാര്യ കാരണ സഹിതം ചോദ്യം ചെയാനും ചോദ്യങ്ങളിലൂടെ ശരിയിലേക്ക് വരാനും ഉള്ള രീതി മാത്രമാണ്... ഇന്നത്തെ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഒരുപാട് കള്ളത്തരങ്ങള്‍ ഇല്ലേ..?? നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട്..? വിദ്യാസംബന്നന്‍ ആയ ഒരു സുഹൃത്ത്‌ ചോദിച്ചതാണിത്. ( സത്യത്തില്‍ ഈ ചോദ്യമാണ് മറന്നു കിടന്ന യുക്തിയും ഞാനും 5 ആം ഭാഗത്തെ കുറിച്ച് ചിന്തിപ്പിച്ചത്...) ആ സുഹൃത്തിനോട്‌ പറയാനുള്ളത് നിങ്ങളുടെ ശാസ്ത്രമോ..ഹ..ഹാ.. അങ്ങനോന്നില്ല..ആയുര്‍വേദത്തില്‍ ആയാലും ഹോമിയോപതിയില്‍ ആയാലും വേറെ എന്തില്‍ ആയാലും നിലവിലെ അറിവുകള്‍ വെച്ചുള്ള ഖണ്ടനങ്ങളില്‍, യുക്തമായ മറുപടികള്‍ തന്നു, ശരിയാണെന്ന് തോന്നിപ്പിക്കുന്ന ഒരു അറിവിനെയാണ് ശാസ്ത്ര വസ്തുതകള്‍ എന്ന് പറയുന്നത് , നേരത്തെ പറഞ്ഞ പോലെ അതിനെ തന്നെ വീണ്ടും വീണ്ടും നിരന്തരമായി പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യും..ആനുകാലിക അറിവുകള്‍ കൊണ്ടുള്ള നിരന്തരമായ ഈ വിമര്‍ശനങ്ങളും പഠനങ്ങളും ശരിയായി നടക്കാത്തതുകൊണ്ടാണ് പലപ്പോഴും ആയുര്‍ വേദം അടക്കം വളര്‍ച്ച മുരടിക്കുന്നതും പുതിയ രോഗങ്ങളെയും പുതിയ ലക്ഷണങ്ങളെയും അവക്ക് വിശദീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതും....ആധുനിക മെഡിസിനില്‍ ഇന്ന് തെറ്റാണെന്ന് കാണുന്നവയെ തിരുത്തുകയും കൂടുതല്‍ ശരികളെ ഉണ്ടാക്കുകയും ചെയ്യുന്ന ശാസ്ത്രീയ ബോധം ഉണ്ട്....പക്ഷെ അവ അങ്ങനെ തന്നെ ഉപയോഗിക്കപെടുന്നുവോ എന്നത് നമ്മുടെ രാഷ്ട്രീയ പരമാധികാര കോർപ്പറേറ്റുകളെ ആശ്രയിച്ചിരിക്കുന്നു എന്ന സത്യം കൂടിയുണ്ട് !! ശരിയാണ് ഇന്നത്തെ മുതലാളിത വ്യവസ്ഥിതിയില്‍ ആരോഗ്യ രംഗവും ഏറ്റവും പ്രധാനമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ട ഔഷധ മേഖലയും കുത്തകകളുടെയും കോർപ്പറേറ്റു ചൂഷകരുടെയും കൈകളില്‍ തന്നെയാണ് . എങ്കിലും ശാസ്ത്ര ബോധം എന്നത് ഒരു ആയുധം ആണ് . അത് വഞ്ചിക്കപെടുന്ന ഭൂരിപക്ഷം എന്ന് കരസ്ഥമാക്കുന്നുവോ അന്ന് ലോക ചിന്തകളില്‍ മാറ്റം വരും . എന്തിനെയും ശാസ്ത്രീയ ബോധത്തില്‍ വിശകലനം ചെയ്യുന്ന ഒരു ലോകം വരുന്നതിനായി നമുക്ക് ആ..ശക്തമായ ആയുധതെ, 'ശാസ്ത്ര ബോധത്തെ' ബഹു ഭൂരിപക്ഷം ജനതയിലേക്ക് എത്തിക്കെണ്ടതുണ്ട്....."പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ" എന്ന് പറഞ്ഞത് എത്ര സത്യം..... അപ്പോള്‍, നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട് എന്നതല്ല ചോദ്യം, പറഞ്ഞതിലെ വസ്തുതകളില്‍ പിശകുണ്ടല്ലോ മാഷേ എന്ന് ചൂണ്ടികാണിക്കുംബോഴാണ് ശാസ്ത്ര ബോധതിലുള്ള ചോദ്യം ആവുക..അത് തന്നെ നിലവിലെ അറിവുക്ല്‍ക്കനുസൃതമല്ല എങ്കില്‍ യുക്തമല്ല എങ്കില്‍ , ആ ചോദ്യം തെറ്റിപോവുകയും ചെയ്യും.... ഇങ്ങനെ കേവലമായ ഭക്തിയില്‍ നിന്നും അപേക്ഷികമായ്‌ ശരികളിലെക്കും ശാസ്ത്ര ബോധത്തിലേക്കും ഒരു കുട്ടിയുടെ വളര്‍ച്ചയുടെ കഥയാണ്‌ ഇതുവരെ പറഞ്ഞത്...ഇത് അവസാനിക്കുന്നില ഈ ശാസ്ത്രീയത തന്നെ വലിയൊരു അപേക്ഷികതയാണ് ..ഈ ബ്ലോഗിന്റെ പേരും ആപേക്ഷികം എന്നതാണല്ലോ ... ആ ആപേക്ഷികമായ അറിവുകളെ കുറിച്ച് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം ..നന്ദി പോസ്റ്റ് ചെയ്തത് Renjith ല്‍ 9:44 AM 78 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Friday, January 4, 2013 കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ( അവസാന അദ്ധ്യായം ) കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് എന്താണ് നിലപാട് എന്ന് ഒരു സുഹൃത്ത്‌ ചോദിക്കുന്നു, കാരണം ഞാന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്ന് ആണ് ഞാനും അയാളും സ്വയം ധരിച്ചിരിക്കുന്നത്‌ . എനിക്ക് പൂര്‍ണ പിന്തുണയാണ് ആ പാര്‍ട്ടിയോട് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ അല്ലെ പിന്താങ്ങേണ്ടത് എന്ന് ... ഈ ചോദ്യം രസകരമാണ് , കമ്മ്യൂണിസ്റ്റുകള്‍ ആരാണ് ??? അവരുടെ മറ്റു പാര്ട്ടികലോടുള്ള നിലപാടുകള്‍ എന്താണ് , മറ്റു ന്യായമായ പ്രസ്ഥാനങ്ങളെ അവര്‍ എങ്ങനെ കാണുന്നു...( ഈ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഞാന്‍ പറയുന്നവര്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റു മാനിഫെസ്ടോ അനുസരിച്ചുള്ള കമ്മ്യൂണിസ്റ്റുകള്‍ ആണുട്ടോ ) , എനിക്ക് കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ ഏറ്റവും ഇഷ്ടമായ ( മാനിഫെസ്ടോയില്‍ പറഞ്ഞു എന്നതുകൊണ്ടല്ല അതിഷ്ടമായത് അതിലെ മാനവികത കണ്ടിട്ടാണ് ) ആ ആശയം ഇവിടെ പകര്‍ത്തുന്നു , വായിക്കാന്‍ താലപര്യം ഉള്ളവര്‍ മാത്രം വായിക്കുക...കാരണം ഇത് ലൈക്ക് കിട്ടാനോ വിമര്‍ശനം കിട്ടാനോ അല്ല , ഇന്ന് രാവിലെ തന്നെ ഒരാളുടെ ചീത്ത കേട്ട് കഴിഞ്ഞേയുള്ളൂ...എന്നാലും കോയാ പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ :) കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ആണ് " നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്ട്ടികലോടുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാട് -- Chapter IV. Position of the Communists in Relation to the Various Existing Opposition Parties " ഈ തലകെട്ട് ശ്രദ്ധിക്കുക "കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ " നിലപാട് എന്നല്ല പറഞ്ഞത് നിങ്ങള്‍ "കംമ്യൂനിസ്ടാണോ " എങ്കില്‍ ആ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ഇത് ആയിരിക്കും അത് പാര്‍ട്ടി ആയാലും അല്ലെങ്കിലും എന്ന അര്‍ദ്ധമല്ലേ ഇതിനുള്ളത് ഞാന്‍ അങ്ങനെ ധരിക്കുന്നു എന്നാലും വാശിയില്ല :) ഇത് മുഴുവനായും ഉജ്ജ്വലമാണ് പ്രിയ യ് സുഹൃത്തുക്കളെ ഇവ ഒന്നുകൂടി വായിക്കാന്‍ ക്ഷനിക്കുന്നതിനോപ്പം അതിലെ ചില വരികള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നു പക്ഷെ ആ ഉധരനികള്‍ക്കിടയില്‍ എന്റെ പേര് വെച്ച് അതിനോടുള്ള പ്രത്യേകമായ എന്റെ അഭിപ്രായം കൂടി രേഖപെടുത്തുന്നു അത് ഉധരനിയല്ല എന്റെ അഭിപ്രായം മാത്രമാണ് . ******************************** "ഇന്ഗ്ലണ്ടിലെ ചാര്‍ത്ടിസ്റ്റു പ്രസ്ഥാനക്കാര്‍ , അമേരിക്കയിലെ കാര്‍ഷിക പരിഷ്കാര വാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളും ( ശ്രദ്ധിക്കുക അവരെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന് തന്നെയാണ് മാര്‍ക്സ് പറയുന്നത് !--രഞ്ജിത് ) കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിര ലക്ഷ്യങ്ങള്‍ നേടാനും അവരുടെ താല്‍ക്കാലികതാല്പര്യങ്ങള്‍ നടപ്പാക്കാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര പൊരുതുന്നു. എന്നാല്‍ അതേസമയം പ്രസ്ഥാനത്തിന്റെ ഭാവിയെ അവര്‍ പ്രതിനിധാനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു . ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂല പരിവര്തന വാദികളുമായ ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ടെമോക്രാട്ടു കക്ഷിയുമായി സഖ്യം ഉണ്ടാക്കുന്നു ( ഈ പാര്‍ട്ടികളെ കുറിച്ചുള്ള വിവരണങ്ങള്‍ മാനിഫെസ്ടോയില്‍ തന്നെ വായിക്കുക --രഞ്ജിത് ). അതെ സമയം വിമര്‍ശനപരമായ നിലപാട് എടുക്കാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയുമില്ല. സ്വിട്സര്ലണ്ടില്‍ അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. ( ഇന്നത്തെ നമ്മുടെ ആസ്ഥാന പണ്ഡിതര്‍ അന്നുണ്ടായിരുന്നു എങ്കില്‍ എന്നെ മാര്‍ക്സിനെ തല്ലികൊന്നെനെ ഒരു പിന്തിരിപ്പന്‍ കക്ഷിയെ പിന്തുണച്ചതിന് :) __രഞ്ജിത് ) പക്ഷെ ആ കക്ഷിയില്‍ വിരുദ്ധ ശക്തികള്‍ , ഭാഗികമായി റാഡിക്കല്‍ കക്ഷികളും ഭാഗികമായി ടെമോക്രാട്ടുകളും അടങ്ങിയിട്ടുണ്ടെന്ന യാധാര്ധ്യം അവര്‍ വിസ്മരിക്കുന്നില്ല. ദേശീയ മോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നി പറയുന്ന പാര്‍ട്ടിയെ ആണ്_ 1846 ല ക്രക്കൊവില്‍ സായുധ വിപ്ലവത്തിന് തുടക്കമിട്ട പാര്‍ട്ടിയെ_ ആണ് പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര പിന്താങ്ങുന്നത് . സേചാധിപത്യപരമായ രാജ വാഴ്ച്ചക്കും ഫ്യൂഡല്‍ ദുഷ പ്രഭുത്വത്തിനും പെറ്റി ബൂര്‍ശ്വസിക്കും എതിരായി വിപ്ലവകരമായ രീതിയില്‍ ജെര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കംമ്യൂനിസ്ടുകാര്‍ അവരോടൊപ്പം കൂടുന്നു, പോരാടുന്നു. ( ഏറ്റവും ഉജ്ജ്വലമായ ഒരു വീക്ഷണം ആണിത് കാരണം നിങ്ങള്‍ ഏതു പാര്‍ട്ടിക്കാരും ആകട്ടെ ഒരു നല്ല ആശയത്തിനായി ആണ് നിങ്ങള്‍ പൊരുതുന്നത് എങ്കില്‍ ഇതാ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ നിങ്ങളോടൊപ്പം ഉണ്ട് അതല്ല ചീത്ത ആശയത്തിനാണ് എങ്കില്‍ ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുകയും ചെയ്യും... ഇതാണ് ചങ്കൂറ്റം... വൃത്തിയുള്ള ചിന്ത ഇവിടെ എന്റെ ആശയത്തിന്റെ കേമത്തം തെളിയിക്കാനോ നിന്റെ എല്ലാ വരട്ടുവാദവും മാറ്റി വെച്ച് എന്ന് നീ നന്നാകുന്നുവോ , എന്ന് നിന്റെ ആശയങ്ങള്‍ എന്നോടൊത്തു വരുന്നുവോ അന്ന് മതി നമ്മള്‍ തമ്മിലുള്ള സഹകരണം എന്ന് വാശി പിടിക്കുകയല്ല മാര്‍ക്സ്‌ ചെയ്യുന്നത്..പിന്നെയോ വരൂ ചെയ്യൂ നിങ്ങളാല്‍ കഴിയുന്ന നല്ല പ്രവൃത്തികള്‍ ചെയ്യൂ ഞങ്ങള്‍ ഒപ്പമുണ്ട് പക്ഷെ അപ്പോഴും നിങ്ങളുടെ പിന്തിരിപ്പന സ്വഭാവത്തെ ഞങ്ങള്‍ തുറന്നു കാണിക്കുകയും എതിര്‍ക്കുകയും ചെയ്യും...നല്ലതിന് പിന്തുണയും ചീതക്ക് വിമര്‍ശനവും , എന്നിട്ടോ നമ്മള്‍ ഒരുമിച്ചാണ് എന്ന് പറയുകയും. എല്ലാ മനുഷ്യരും സഹോദരന്മാര ആണെന്നും എന്നാലും സഹോദരാ നിന്റെ ആശയം ഇതാ ഇങ്ങനെ തെറ്റാണ് എന്നും പറഞ്ഞു കൊടുക്കുന്ന, അതെ സമയം അവന്റെ തോളോട് തോള്‍ ചേര്‍ന്ന് " വാ ചില ആശയങ്ങളില്‍ ഞാനും നിങ്ങലോടോപ്പമുണ്ട് "എന്ന് പറയുന്ന, ഏതു നല്ല മുന്നേറ്റങ്ങളും ഉണ്ടാക്കുന്ന, മറ്റു പാര്‍ട്ടികളെ നല്ല മുന്നേറ്റങ്ങളും ആശയങ്ങളും ഉണ്ടാക്കുവാന്‍ നിരന്തരം പ്രേരിപ്പിക്കുന്ന സ്വന്തം പ്രവര്‍ത്തനങ്ങളില്‍ അവരുടെ പിന്തുണ നിരന്തരം തേടുന്ന ഒരു മനസ്സാണ് ഇവിടെ കാണുന്നത്..അതാണ്‌ ഈ കമ്മ്യൂണിസ്റ്റുകളെ ഞാന്‍ ഇഷടപ്പെടാന്‍ ഒരു കാരണം . പറയൂ അങ്ങനെയുള്ള കമ്മ്യൂണിസ്റ്റു മനസ്സുകള്‍ക്ക് എങ്ങനെയാണ് ആം ആദ്മി എന്ന കേജരിവാള്‍ പാര്‍ട്ടിയെ അനുകൂലിക്കാന്‍ കഴിയാത്തത് . ഒപ്പം ചീത്ത കണ്ടാല്‍ എതിര്‍ക്കുകയും ഒപ്പം ചെറിയ നല്ല ആശയങ്ങളെ കൂടുതല്‍ നല്ല ആശ്യങ്ങളിലേക്ക് വളര്‍ത്താന്‍ പ്രേരകമാവുകയും അല്ലെ നമ്മള്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത് .. മാനിഫെസ്റൊയിലെ ചില വരികള്‍ കൂടി വായിക്കുക __രഞ്ജിത് ) ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള മുതലാളിത സമൂഹി രാഷ്ട്രീയ ക്രമങ്ങല്‍ക്കെതിരെയുള്ള എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്താങ്ങുന്നു. ഈ പ്രസ്ഥാനങ്ങലെല്ലാം അവ എത്ര വളര്‍ന്നു എന്ന് നോക്കാതെ സ്വതുടമയുടെ പ്രശ്നത്തെ ( കാരണം പണിയായുധങ്ങളും പണി ശാലകളും പനിയെടുക്കാനുള്ള മൂലധനവും ഇല്ലാതെ തങ്ങളുടെ അധ്വാനം ചുരുങ്ങിയ വിലക്ക് വില്‍ക്കേണ്ടി വരുന്ന ജനകോടികള്‍ ചൂഷനതിനിരയാവുന്നു__രഞ്ജിത് ) പ്രമുഖ പ്രശ്നമായി മുന്നോട്ടു കൊണ്ട് വരുന്നു . അവസാനമായി എല്ലാ രാജ്യത്തും ഉള്ള ജനാധിപത്യ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനു വേണ്ടി ആണ് കമ്മ്യൂണിസ്റ്റുകള്‍ എല്ലായിടത്തും ശ്രമിക്കുക ( നോക്കൂ എത്ര ഉദാത്തമാണ് ഈ വരികള്‍, അവര്‍ക്ക് രാഷ്ട്രങ്ങളില്‍ എല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആവണം എന്നില്ല എന്നാലും നിങ്ങള്‍ പരസ്പരം മത്സരിക്കേണ്ടത് നല്ല ആശയങ്ങളില്‍ ആണെന്നും നമ്മള്‍ ഒരുമിച്ചു ആണ് നില്‍ക്കേണ്ടത് എന്നും നമ്മുടെ ആശയങ്ങളെ കൂട്‌തല്‍ നന്നാക്കെണ്ടതുണ്ട് എന്നും അതിനു പഠനം ആവശ്യമാണ് എന്നും വരൂ നമുക്ക് ഒരുമിച്ചു വിശകലനം ചെയ്യാം കണ്ടെത്താം പൊരുതാം എന്നും പറയുന്ന നല്ല മനുഷ്യരുടെ വീക്ഷണം അല്ലെ ഇത്...രഞ്ജിത് ) സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടി വെക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു.നിലവിലെ സാമൂഹ്യ ഉപാധികളെ ബലം പ്രയോഗിച്ചു മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ആകൂ എന്നവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു . കമ്മ്യൂണിസ്റ്റു വിപ്ലവത്തെ ഓര്‍ത്തു ഭരണാധി വര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ ... തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലകെട്ടുകള്‍ അല്ലാതെ മറ്റൊന്നും നഷ്ടപെടാനില്ല. അവര്‍ക്ക് കിട്ടാനുള്ളതോ പുതിയൊരു ലോകവും . സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ !!! ************************* മാനിഫെസ്റൊയിലെ ആ അവസാന അധ്യായം ഇങ്ങനെ അവസാനിക്കുന്നു... വായിക്കുക മനസ്സിരുത്തി അഭിവാദ്യങ്ങള്‍ പോസ്റ്റ് ചെയ്തത് Renjith ല്‍ 6:42 AM 9 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Newer Posts Older Posts Home Subscribe to: Posts (Atom) About Me Renjith View my complete profile Followers ശ്രദ്ധിക്കപെട്ടവ Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ..? ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ ... യുക്തിയും ഞാനും !! ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌... ഇവിടെ സത്യം നിലവിളിക്കുന്നു....അഥവാ എയിട്സിനു മരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... അക്ഷരങ്ങള്‍ക്ക് നീറ്റ്ലുണ്ടെന്നു നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്‌...... അക്ഷരാര്‍ഥത്തില്‍ ഞാനത് അനുഭവിക്കുക ആയിരുന്നു, അല്ല..! എന്റെ കണ്ണ... "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം ! വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " !... ഓഷോയെ വായിക്കുമ്പോള്‍.--രണ്ടാം ഭാഗം.---' ജാഗ്രത" അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ്...അറിയാം ഇത് ഏറെ വൈകിയെന്നു...ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം.... ഇറോം ശര്മിലക്ക്... രതി നിര്‍വേദം ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും. "സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വ... ഓഷോയെ വായിക്കുമ്പോള്‍...(ഓഷോയുടെ പഴയ പേര് - ഭഗവാന്‍ രെജനീഷ്‌) ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല....!!!..ഓഹോ എന്നിട്ടാണോ....എന്ന് ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട...
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് ഒളിവില്‍ തുടരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായി. സ്ഥലത്ത് ഹോട്ടല്‍ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അഞ്ച് ദിവസമായിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും കിട്ടിയിട്ടും എന്തുകൊണ്ടാണ് പ്രതിയെ പിടിക്കാനാകാത്തത് എന്നതാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിലും ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നും അധികം വൈകാതെ തന്നെ പിടിയിലാകുമെന്നും പൊലീസ് പ്രതീക്ഷ പങ്കുവച്ചു. രജീഷ് നേരത്തെ ചെന്നൈയില്‍ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടേക്ക് ആണോ മുങ്ങിയത് എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ഇതിനെത്തുടര്‍ന്ന് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ആകാശത്തിനപ്പുറമുള്ള നമ്മുടെ വീടിനെക്കുറിച്ച് ബൈബിളിന് എന്താണ് പറയാനുള്ളത്. ഇപ്പോളും ഭാവിയിലും അവിടെ താമസിക്കുന്നവരുടെ ഭാവി എന്തായിരിക്കുമെന്ന് ഇവിടെ കാണാം വീണ്ടെടുക്കപ്പെട്ടവർ സ്വർഗ്ഗത്തിൽ ഏതു അവസ്ഥയിലായിരിക്കും? വീണ്ടെടുക്കപ്പെട്ടവർക്ക് സ്വർഗത്തിൽ ജഡമായ ഒരു അവസ്ഥ ഉണ്ടായിരിക്കും. സ്വർഗത്തിൽ വീണ്ടെടുക്കപ്പെട്ടവർ മായാരൂപ അവസ്ഥയിൽ ആയിരിക്കുമെന്ന ആശയത്തിന് തിരുവെഴുത്തുകളുടെ പിന്തുണയില്ല. യേശുവിന്റെ മരണത്തിനുമുമ്പ്, അവൻ തന്റെ ശിഷ്യന്മാരോട് ഉറപ്പിച്ചു എന്താണ് ഓർമ്മയുടെ പുസ്തകം? സ്മരണയുടെ പുസ്തകം മലാഖിയിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നു: “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ തിന്മകളേക്കാൾ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുന്നവൻ സ്വർഗത്തിൽ പോകുമെന്നത് ശരിയല്ലേ? മോശമായ പ്രവൃത്തികളേക്കാൾ കൂടുതൽ നല്ല പ്രവൃത്തികൾ ചെയ്യുക എന്ന ആശയം രക്ഷിക്കുന്നു, കൂടാതെ തുല്യ അളവ് വിധി എന്നും വിളിക്കപ്പെടുന്നു, ഏറ്റവും സാധാരണമായ തെറ്റായ വിശ്വാസങ്ങളിൽ ഒന്നാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് സ്വർഗത്തിൽ എന്താണ് സംഭവിച്ചത്? സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം കരുണയോടും നീതിയോടും കൂടി പ്രപഞ്ചത്തെ ഭരിച്ചു. എന്നാൽ അവൻ തനിച്ചായിരുന്നില്ല. സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങൾക്ക് സന്തോഷം നൽകുന്നതിൽ അവന്റെ ഉദ്ദേശ്യങ്ങളും സന്തോഷവും പങ്കുവെക്കുന്ന ഒരു യഥാർത്ഥത്തിൽ പോൾ സ്വർഗത്തിൽ പോയോ? 2 കൊരിന്ത്യർ 12:1-6 പോൾ എഴുതി, പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു. ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സ്വർഗ്ഗീയ പുസ്തകങ്ങൾ ഏതൊക്കെയാണ്? അത് എത്ര എണ്ണം ഉണ്ട്? ബൈബിളിൽ ദൈവത്തിന്റെ സ്വർഗ്ഗീയ പുസ്തകങ്ങളെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട് (പുറപ്പാട് 32:32; സങ്കീർത്തനം 56:8; 69:28; ദാനിയേൽ 7:10; 12:1; വെളിപ്പാട് 13:8; 20:15). ഈ പുസ്തകങ്ങൾ
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
റൊണാൾഡോയുടെ പരിധികൾ നിശ്ചയിക്കുന്നത് താരം തന്നെയാണെന്നും, ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് കളിക്കളത്തിൽ തുടരാൻ കഴിയുമെന്നും യുവന്റസ് താരം ഡാനിലോ‌.‌ കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കവെയായിരുന്നു റൊണാൾഡോയെ വാനോളം പ്രശംസിച്ച് മുൻപ് റയൽ മാഡ്രിഡിലും അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ള ഡാനിലോ രംഗത്തു വന്നത്. "ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം രണ്ട് വർഷം റയൽ മാഡ്രിഡിൽ കളിച്ചു. ഇപ്പോൾ യുവന്റസിലും കളിക്കുന്നു. പലരും വളരെ ദൂരെ നിന്ന് അവനെ പിന്തുടരുന്നു. എന്നാൽ അവന്റെ കഥയുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു. ഞാൻ അതിൽ അഭിമാനിക്കുന്നു. വിജയിക്കാനുള്ള റൊണാൾഡോയുടെ ആഗ്രഹം അവിശ്വസനീയമാണ്," ഡാനിലോ പറഞ്ഞു. റോണോ ഇതേ പ്രചോദനത്തോടെ മുന്നോട്ട് പോകുന്നത്രയും കാലം അദ്ദേഹത്തിന് യാതൊരു പരിധികളുമുണ്ടാകില്ലെന്നും സംസാരത്തിനിടെ ഡാനിലോ അഭിപ്രായപ്പെട്ടു. ""ആഗ്രഹിക്കുന്നിടത്തോളം കാലം റൊണാൾഡോക്ക് കളി തുടരാം. ശാരീരികമായി അദ്ദേഹം വളരെ മികച്ചു നിൽക്കുന്നു. 36 വയസുള്ള അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കുന്നു. റോണോ വിശ്രമിക്കുന്നില്ല, അല്ലെങ്കിൽ അതിന് ആഗ്രഹിക്കുന്നില്ല. അദ്ദേഹം അതുല്യനാണ്." " - ഡാനിലോ അതേ സമയം പ്രായം 36 പിന്നിട്ടെങ്കിലും ഇപ്പോളും ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാൾഡോ. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനായി ഗോളുകൾ അടിച്ചു കൂട്ടി മുന്നേറുന്ന താരം 2020-21 സീസണിൽ ഇതു വരെ കളിച്ച 32 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിക്കഴിഞ്ഞു. 20 ഗോളുകളോടെ ഈ സീസൺ സീരി എ യിലെ ടോപ്‌ സ്കോററും റൊണാൾഡോ തന്നെയാണ്
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ശിക്കർ ധവാൻ. പിരിച്ചുവച്ച മീശയുമായി ക്രിക്കറ്റ് മൈതാനങ്ങളിൽ ‘ശിക്കാറി’നിറങ്ങുന്ന ധവാൻ തന്റെ വ്യത്യസ്തമായ ആഹ്ളാദപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധനേടാറുണ്ട്. എന്നാൽ ഐപിഎൽ സീസൺ അവസാനിച്ചതിനു ശേഷം വിശ്രമ സമയം ആഘോഷിക്കുന്ന ധവാൻ ഇപ്പോൾ ഒരു ഫ്ലൂട്ടുമായാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് മാത്രമല്ല ഫ്ലൂട്ടുകൊണ്ടും മായാജാലം തീർക്കാൻ തനിക്കാവുമെന്ന് തെളിയിക്കുന്ന വിഡിയോയുമായാണ് ധവാൻ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ ഗുരുനാഥനായ വേണുഗോപാലുമൊത്താണ് ധവാൻ ഫ്ലൂട്ട് വായിക്കുന്നത്. “എന്റെ ഹൃദയത്തോടെ ഏറെ ചേർന്ന് നിൽക്കുന്ന ഒരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മറ്റൊരു മുഖമാണ്. എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സംഗീതോപകരണമായ ഫ്ലൂട്ട് അഭ്യസിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളമായി. എന്റെ ഗുരുവായ വേണുഗോപാൽ ജി യെ സാക്ഷിയാക്കി ഞാൻ ഓർത്തെടുക്കുകയാണ്…ഒരു സിംഗിൾ നോട്ടിൽ തുടങ്ങി ഒരു രാഗം പൂർണമായും വായിക്കാൻ പാകത്തിൽ എന്നെ പ്രാപ്തമാക്കിയ ആ യാത്ര.. അടങ്ങാത്ത അഭിനിവേശവും എന്തും പഠിച്ചെടുക്കാനുള്ള തീവ്രമായ ആഗ്രഹവും ഉണ്ടെങ്കിൽ ഏതു പ്രായത്തിലും എന്തും നേടിയെടുക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഇത്”- ധവാൻ കുറിച്ചു. Hi guys. Wanted to share something that is very dear to my heart and is a different side to me. For the last 3 years I have been learning the flute which is my favourite instrument. I have had the privilege of taking lessons with my Guru Venugopal Ji. Today I look back and see my journey and my achievement, starting from a single note to now being able to play a raag. This is to demonstrate that at any age one can pursue their passion and also get self satisfaction. I encourage all young and old to find their passion and go towards it. I still have a long way to go but i’m glad i have started. #music #passion #hobby #flutelessons A post shared by Shikhar Dhawan (@shikhardofficial) on Jun 5, 2018 at 2:58am PDT News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
പോപ്പുലര് ഫിനാന്സ് തട്ടിപ്പ് കേസില് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില് രണ്ടാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്ന് സിബിഐ. Also Read: ബാറുകള് ഉടൻ തുറക്കില്ല തട്ടിയെടുത്ത പണം ഓസ്ട്രേലിയയിലേക്ക് കടത്തിയിട്ടുണ്ടെന്ന് സര്ക്കാര് അറിയിച്ചു. കേസില് സിബിഐ അന്വേഷണം അനിവാര്യമെന്നും സര്ക്കാര് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തട്ടിയെടുത്ത പണം ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കടത്തിയതിനാൽ സംസ്ഥാന പൊലീസിന് അന്വേഷണത്തിന് പരിമിതികളുണ്ട് എന്നാണ് സർക്കാരിന്റെ വാദം. Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാട് കടുപ്പിച്ച് എൻസിപി നിലവിൽ കേസിന്റെ അന്വേഷണം സിബിഐ … By Sambhu MS Thu, 8 Oct 2020 പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്ന് സിബിഐ. Also Read: ബാറുകള്‍ ഉടൻ തുറക്കില്ല തട്ടിയെടുത്ത പണം ഓസ്‌ട്രേലിയയിലേക്ക് കടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തട്ടിയെടുത്ത പണം ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കടത്തിയതിനാൽ സംസ്ഥാന പൊലീസിന് അന്വേഷണത്തിന് പരിമിതികളുണ്ട് എന്നാണ് സർക്കാരിന്റെ വാദം. Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാട് കടുപ്പിച്ച് എൻസിപി നിലവിൽ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് കേന്ദ്ര മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്. ഇതിനു മറുപടിയായാണ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്ന് സിബിഐ അറിയിച്ചിട്ടുള്ളത്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ താന്‍ കണ്ടുമുട്ടിയ കുറേ ജീവിതങ്ങളെ ഓര്‍ത്തെടുത്ത് അതിമനോഹരമായി കോര്‍ത്തിണക്കിയ വ്യത്യസ്തങ്ങളായ അനുഭവകഥകളാണ് സഞ്ജുവിന്റെ ‘കാന്‍സറും ചിത്രശലഭങ്ങളും’ എന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മരിച്ചുപോയ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ ഒതുക്കി ജീവിക്കുന്ന എഴുപതു വയസ്സുകാരന്റെ വാക്കുകള്‍ വായനക്കാരുടെ മനസ്സിനെ നൊമ്പരപ്പെടുത്താതിരിക്കില്ല. പെണ്‍കുഞ്ഞ് ജനിക്കാതിരിക്കാന്‍ ഭ്രൂണഹത്യ പോലും ചെയ്യാന്‍ മടിക്കാത്ത സമൂഹത്തിന്റെ ക്രൂരമായ ചിന്താഗതിതന്നെയാണ് പെണ്‍കുട്ടികള്‍ക്ക് കാന്‍സര്‍ വന്നാല്‍ ചികിത്സിക്കേണ്ട എന്ന തീരുമാനത്തിലുമെന്ന് താമരയുടെ ജീവിതത്തിലൂടെ എഴുത്തുകാരന്‍ വരച്ചുകാട്ടുന്നുണ്ട്. കാന്‍സര്‍ രോഗം കല്‍പ്പിച്ചു നല്‍കുന്ന ദുഷ്‌കീര്‍ത്തി, ഭ്രഷ്ട്, ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, സഹതാപം ഇഷ്ടപ്പെടാത്ത, സഹതപിക്കുന്നവരെ വെറുക്കുന്ന കാന്‍സര്‍ രോഗികളുടെ മനസ്സ് ഇവയെല്ലാം പരോക്ഷമായി സ്പര്‍ശിക്കുന്ന അനുഭവകഥകള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്. സാമ്പത്തികമായി പരാധീനതകള്‍ ഉള്ളതുകൊണ്ട് മാത്രം ചികിത്സ വേണ്ടെന്നു വയ്ക്കുന്നവര്‍, രൂപത്തില്‍ മാറ്റം വരുമെന്നും തന്റെ കഴിവുകള്‍ എല്ലാം നഷ്ടപ്പെടുമെന്നും തെറ്റിദ്ധരിച്ച് ചികിത്സയില്‍നിന്ന് ഒളിച്ചോടുന്നവര്‍ -ഇവരെല്ലാം കാന്‍സര്‍ ചികിത്സകന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നംതന്നെയാണ്. തന്റെ മുന്നില്‍ വരുന്ന ഓരോ രോഗിയും രക്ഷപ്പെടണമേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഡോക്ടറുടെ മനസ്സും തന്റെ വരികളില്‍ അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. കാന്‍സറിനെക്കാള്‍ വേഗത്തില്‍ കാന്‍സര്‍ രോഗികളെക്കുറിച്ചുള്ള സ്വകാര്യ വാര്‍ത്തകള്‍ പറഞ്ഞുപരത്തുന്ന പാഷാണം അന്നമ്മമാര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് സരസമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ചികിത്സയുടെ കൂടെത്തന്നെ പ്രാര്‍ത്ഥനയുടെ ശക്തിയും പ്രാര്‍ത്ഥനകൊണ്ടുമാത്രം കാന്‍സര്‍ മാറില്ല എന്ന ശാസ്ത്രീയ സത്യവും തുറന്നുകാട്ടുന്ന അനുഭവങ്ങളിലൂടെ കാന്‍സറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കാണ് ഗ്രന്ഥകര്‍ത്താവ്‌ വിരല്‍ ചൂണ്ടുന്നത്. കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിച്ച് കൃത്യസമയത്ത് ഫലപ്രദമായി ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മദ്യപാനം മുതലായ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചുമൊക്കെ പലരുടെയും ജീവിതങ്ങളിലൂടെ കൃത്യമായി വായനക്കാരില്‍ എത്തിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ടെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയായി ഞാന്‍ കാണുന്നു. കണക്കുകള്‍ മാത്രമല്ല പ്രചോദനങ്ങളുടെ കണക്കുകള്‍കൂടിയാണ് എന്ന് തെളിയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയിലൂടെ കാന്‍സര്‍ രോഗികളുടെ ആത്മവിശ്വാസവും മനോധൈര്യവും വീണ്ടെടുക്കാനുള്ള ഒരു ശ്രമവും ഈ പുസ്തകത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. രോഗികളും ബന്ധുക്കളും മാത്രമല്ല ഈ അനുഭവക്കുറിപ്പുകള്‍ വായിക്കേണ്ടത്. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിലെ ഓരോ വ്യക്തിക്കുമുള്ള ഔഷധം ആണ് ഈ പുസ്തകം-നമ്മുടെയൊക്കെ മനസ്സിനെ ബാധിച്ച കാന്‍സര്‍ ചികിത്സിക്കാനുള്ള ഒരു സിദ്ധൗഷധം.
ക്രിക്കറ്റ് താരങ്ങളായി തിയേറ്റർ പൊളിച്ചടുക്കാൻ ധ്യാനും , അജു വർഗീസും കൂട്ടരും എത്തുന്നു .ഏറെ നാളായി കാത്തിരിക്കുകയാണ് ഈ ധ്യാൻ ശ്രീനിവാസൻ... More Posts Latest News ഭഗവാന് മുന്നിൽ ഇരുന്ന് രണ്ടു പാട്ട് പാടിയാൽ എങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമല്ലോ..?; തനിച്ചുള്ള ജീവിതത്തെ കുറിച്ച് സുബ്ബലക്ഷ്‌മി! November 28, 2022 ഗജനിയെ കൊല്ലാൻ സച്ചി തീരുമാനിക്കും; ആ സത്യം അമ്പാടി പറയുന്നു..; അമ്മയറിയാതെ പുത്തൻ ട്വിസ്റ്റ് ഇങ്ങനെ! November 28, 2022 “ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ…. പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കുന്നു ; ഉടൻ മറുപടി നൽകി അനുശ്രീ! November 28, 2022 ഞാൻ വിവാഹം കഴിക്കുന്നു ഗൈസ് ; പുത്തൻ എപ്പിസോഡിൽ വിവാഹ വാർത്തയുമായി കാർത്തിക് സൂര്യ! November 28, 2022 ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ “മോൺസ്റ്റർ” ഒടിടി റിലീസിനൊരുങ്ങുന്നു ! November 28, 2022 ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല..; നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തി ; മോഹൻലാലിനെ കുറിച്ച് സ്വാസിക! November 28, 2022 അവൾ എന്നോടൊപ്പം ഉണ്ടായിരുന്നത് 12 വര്ഷം. ആ വിയോഗം താങ്ങാവുന്നതിലുമപ്പുറം; ഗോപി സുന്ദറിന്റെ വാക്കുകൾ ! November 28, 2022 സൂര്യ സ്വന്തം മകളാണെന്ന് തിരിച്ചറിയാൻ ബാലികയ്ക്ക് സാധിക്കുമോ?; റാണിയുടെ കാമുകന്റെ യഥാർത്ഥ പേര് ഇന്ന് അറിയാം..; കൂടെവിടെ സീരിയൽ ഇനി ഒരു മണിക്കൂർ! November 28, 2022 ദിലീപ് നല്ല പയ്യനാണ്; എല്ലാം വിധിയാണ് ; വിധിയെ തടുക്കാൻ ആർക്കു കഴിയില്ല .സുബ്ബലക്ഷ്മി. November 28, 2022 പതിനെട്ട് വയസാവാൻ കാത്തിരുന്നു; എന്നിട്ട് ഒളിച്ചോടി പോയി നടത്തിയ വിവാഹം ; വീണ്ടും സീരിയലിൽ സജീവമായി നടി ശ്രീക്കുട്ടി! November 28, 2022 Trending serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മൗനരാഗം സീരിയൽ സബിത നായർ വിവാഹിതയായി; വരനെ കണ്ടോ? വിവാഹ ചിത്രങ്ങൾ വൈറൽ Malayalam അമ്മയ്ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കോടതിയിൽ എഴുതി നല്‍കിയ കുഞ്ഞാറ്റ അച്ഛൻ മനോജ് കെ ജയനെ കുറിച്ച് പറയുന്നത് കേട്ടോ? അച്ഛന് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് കുഞ്ഞാറ്റ, അറിയാകഥ പുറത്ത്; മകളുടെ വാക്കുകൾ വീണ്ടും വൈറൽ Actress ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്, പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നാണ്; മകളുടെ വിവാഹനിശ്ചയത്തിലെ ഫോട്ടോ! വിമർശനത്തിന് മറുപടിയുമായി ആശ ശരത്ത്
താലിബാനെ രാജ്യം പുനര്‍നിര്‍മ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന; ഒരു മില്യണ്‍ ഡോളര്‍ ധനസഹായത്തിന് പുറമെ അഞ്ച് മില്യണ്‍ ഡോളര്‍ കൂടി നൽകും ഡല്‍ഹി: താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്‍കി ചൈന. ഒരു മില്യണ്‍ യു. എസ് ഡോളറിന് പുറമെ മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് ... വെല്ലിവിളി ഒറ്റയ്ക്ക് നേരിടാൻ തയ്യാർ; ഐ.എസിനെ തുരത്താൻ യു.എസുമായി സഹകരണത്തിനില്ല – താലിബാൻ കാബൂൾ: അഫ്ഗാനിസ്താനിൽ സജീവമാകുന്ന ഐ.എസ്. ആക്രമണങ്ങളെ ചെറുക്കാൻ യു.എസുമായി സഹകരണത്തിനില്ലെന്നും വെല്ലുവിളികളെ ഒറ്റയ്ക്കു നേരിടാൻ തങ്ങൾ സജ്ജരാണെന്നും താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ. വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ ... കട്ടിംഗും ഷേവിംഗും നിരോധിച്ചു; സലൂണുകളില്‍ പാട്ട് വേണ്ട ; ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍ കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും ... ”കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു; വളരെ കഷ്ടപ്പെട്ടായിരുന്നു ഈ ജോലി ലഭിച്ചത്; എന്നാൽ ഇപ്പോൾ ഞങ്ങളുടെ സ്വപ്നം തകർന്നിരിക്കുന്നു”; ചിറകരിഞ്ഞ സ്വപ്നങ്ങളുമായി താലിബാൻ ഭരണത്തിൽ എയർ ഹോസ്റ്റസ്, ഫാഷൻ ഡിസൈനര്‍മാര്‍ എന്നിവര്‍ കാബൂൾ: അഫ്ഗാൻ താലിബാന്റെ പിടിയിലായതോടെ ലോകരാജ്യങ്ങൾ ഏറെ ആശങ്കയോടെ നോക്കിക്കണ്ടിരുന്നത് അഫ്ഗാനിസ്താനിലെ സ്ത്രീകളെയായിരുന്നു. സ്വതന്ത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് എന്തുപറ്റി എന്ന് പല കോണിൽ നിന്നും ... ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു; പെൺകുട്ടികൾക്ക് വിലക്ക്; ജനസംഖ്യയുടെ പകുതിയോളം പേരെ വിദ്യാഭ്യാസത്തില്‍ നിന്നു വിലക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാനെ മാറ്റി താലിബാന്‍ കാബൂള്‍∙ അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നു പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. ഒരു മാസത്തിനു ... വനിതാകാര്യ മന്ത്രാലയത്തിലേക്ക് വനിതകള്‍ വരേണ്ട; പ്രവേശനം പുരുഷന്മാര്‍ക്ക് മാത്രം; വീണ്ടും തലതിരിഞ്ഞ ഉത്തരവുമായി താലിബാന്‍ കാബൂള്‍ : വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്കേർപ്പെടുത്തി താലിബാന്റെ വിചിത്ര ഉത്തരവ്. ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരോധനം ബാധകമാണ്. മന്ത്രാലത്തില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അനുമതിയുളളതെന്ന് ... അഫ്ഗാനിസ്ഥാനിൽ കാണാതായത് ഇന്ത്യക്കാരനെയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്നലെ കാണാതായത് ഇന്ത്യക്കാരനെ എന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഒരാളെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ... ‘ആഡംബര ജീവിതം വേണ്ടെന്നാണ് ഇ‍സ്‍ലാം പറയുന്നത്; അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക’; അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റിന്റെ ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ കാബൂള്‍: അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബ‌ര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം. ... ‘സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്’ ; അമേരിക്കന്‍ യുദ്ധവിമാന ചിറകില്‍ ഊഞ്ഞാലാടി രസിക്കുന്ന താലിബാനികളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ട് ചൈന കാബൂൾ: രണ്ട്​ പതിറ്റാണ്ടിലെ അഫ്​ഗാന്‍ അധിനിവേശം കഴിഞ്ഞ്​ മടങ്ങുമ്പോൾ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ സേന തകര്‍ത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം ... അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലെയുടെ സഹോദരനെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ കാബൂൾ: 2021 ഓഗസ്റ്റ് 17 മുതൽ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും ഏറ്റെടുത്ത മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റിന്റെ സഹോദരനായ രോഹുള്ള സാലിഹ് കൊല്ലപ്പെട്ടതായി ... താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് 31 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ചൈന കാബൂൾ: കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരണം താലിബാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ, ശൈത്യകാലത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, കോവിഡ് വാക്സിനുകൾ എന്നിവയുൾപ്പെടെ 200 ദശലക്ഷം ... പുതിയ താലിബാൻ സർക്കാരിൽ ‘കുപ്രസിദ്ധരായ’ വ്യക്തികൾക്ക് പ്രധാന തസ്തികകൾ ; സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കി കാബൂൾ: അഫ്ഗാനിസ്ഥാൻ പൂർണ്ണമായും പിടിച്ചെടുത്ത താലിബാൻ ചൊവ്വാഴ്ച ഒരു ഇടക്കാല സർക്കാർ പ്രഖ്യാപിക്കുകയും രാജ്യത്തെ "ഇസ്ലാമിക് എമിറേറ്റ്" ആയി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയിൽ അധികാരസ്ഥാനത്ത് പൂർണ്ണമായും ... കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പാകിസ്താൻ വിരുദ്ധ റാലി; പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍ കാബൂൾ: പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞത്തിനു പിന്നാലെ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താന്‍ ... പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിന് വിലക്ക്; കര്‍ട്ടനിട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മറച്ചുള്ള ക്ലാസ് മുറി; താലിബാന്റെ ക്ളാസ് റൂം ഇങ്ങനെയാണ് കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്‌ദാനം പാലിച്ച് താലിബാന്‍ തയ്യാറാക്കിയിരിക്കുന്നത് വിചിത്രമായ ക്ലാസ് മുറിയാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടാക്കി തിരിച്ചു കൊണ്ട് ക്ലാസ് മുറിയുടെ നെടുകേ ... പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന പേരില്‍ കാബൂളില്‍ താലിബാന്‍ വെടിവയ്‌പ്പ്; കുട്ടികള്‍ ഉള്‍പ്പടെ നിരവധി മരണം; കീഴടങ്ങിയെന്ന വാദം തെറ്റെന്ന് പ്രതിരോധ സേന കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് പഞ്ച്ശീര്‍ താഴ്‌വരയില്‍ താലിബാന്‍. ഇതിനിടെ താഴ്‌വര പിടിച്ചെടുത്തു എന്ന പേരില്‍ താലിബാന്‍ കാബൂളില്‍ പലയിടത്തും ... ചെറുത്തുനിൽപ്പിന് അവസാനം: പഞ്ച്ശീറും വീണു; അഫ്ഗാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിൽ കാബൂൾ : കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ... അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സേവനങ്ങൾ സാധാരണ നിലയിൽ; അരിയാന അഫ്ഗാൻ എയർലൈൻസ് പുനരാരംഭിച്ചു കാബൂൾ : അഫ്ഗാനിസ്ഥാനിലെ വിമാനത്താവളത്തിലെ സേവനങ്ങൾ ഇപ്പോൾ സാധാരണ നിലയിലാക്കുന്നു. വെള്ളിയാഴ്ച മുതൽ അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതായി അഫ്ഗാൻ എയർലൈൻസ് അറിയിച്ചു. അരിയാന അഫ്ഗാൻ ... താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; 350 താലിബാൻകാരെ വധിച്ച് പാഞ്ച്ഷിർ വടക്കൻ സഖ്യം കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ ... ‘അഫ്ഗാനിസ്ഥാനിലെ വ്യോമതാവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമം; പാക്കിസ്ഥനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിച്ചേക്കും; ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണ്’- മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി വാഷിംഗ്‌ടൺ : അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമമെന്ന് മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലിയുടെ വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം പാകിസ്ഥാനെ ... താലിബാന്‍ പറത്തിയ അമേരിക്കന്‍ ഹെലികോപ്ടറില്‍ തൂങ്ങിയാടിയത് മൃതദേഹമല്ല, ജീവനുള്ള ഭീകരന്‍; സാഹസം ഉയരമേറിയ തൂണില്‍ പതാക സ്ഥാപിക്കാൻ കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനീക പിന്മാറ്റ ദിവസം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് താലിബാന്‍ അമേരിക്കന്‍ ഹെലികോപ്ടറില്‍ പട്രോളിംഗ് നടത്തുന്ന വീഡിയോയാണ്. ഹെലികോപ്ടറില്‍ കയറില്‍ തൂക്കിയിട്ട നിലയില്‍ ... Page 1 of 4 1 2 … 4 Next Latest News ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക് ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം മത്സരിച്ച 11 സീറ്റിലും കെട്ടിവെച്ച കാശ് പോയി, സിറ്റിങ്ങ് സീറ്റായ തിയോഗിൽ ഇത്തവണ നാലാം സ്ഥാനത്തേക്കും; ഹിമാചലിൽ ‘സം പൂജ്യരായി’ സിപിഎം
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. പടിഞ്ഞാറൻ യൂറോപ്പ് യൂറോപ്പിന്റെ പടിഞ്ഞാറൻ മേഖലയാണ്. പ്രദേശത്തിന്റെ രാജ്യങ്ങളും പ്രദേശങ്ങളും സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. Video taken by the crew of Expedition 29 on board the ISS on a pass over Western Europe in 2011 "പടിഞ്ഞാറ്" എന്ന ആശയം യൂറോപ്പിൽ "കിഴക്ക്" എന്നതിനോട് ചേർന്ന് പ്രത്യക്ഷപ്പെട്ടു, യഥാർത്ഥത്തിൽ പുരാതന മെഡിറ്ററേനിയൻ ലോകം, റോമൻ സാമ്രാജ്യം (പടിഞ്ഞാറൻ റോമൻ സാമ്രാജ്യം, കിഴക്കൻ റോമൻ സാമ്രാജ്യം), മധ്യകാല "ക്രൈസ്തവലോകം" (പാശ്ചാത്യ ക്രിസ്തുമതം, കിഴക്കൻ ക്രിസ്തുമതം) എന്നിവയ്ക്ക് ബാധകമാണ്. . നവോത്ഥാനത്തിലും കണ്ടെത്തലിന്റെ യുഗത്തിലും തുടങ്ങി, ഏകദേശം 15-ആം നൂറ്റാണ്ട് മുതൽ, യൂറോപ്പ് "പടിഞ്ഞാറ്" എന്ന ആശയം സാവധാനം വേർതിരിക്കപ്പെടുകയും ഒടുവിൽ "ക്രൈസ്തവലോകം" എന്ന പ്രബലമായ ഉപയോഗത്തിൽ നിന്ന് ഈ പ്രദേശത്തിനുള്ളിൽ മുൻഗണന നൽകുകയും ചെയ്തു. ജ്ഞാനോദയത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും കാലഘട്ടത്തിൽ, "കിഴക്കൻ യൂറോപ്പ്", "പടിഞ്ഞാറൻ യൂറോപ്പ്" എന്നീ ആശയങ്ങൾ പതിവായി ഉപയോഗിച്ചിരുന്നു. "https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_യൂറോപ്പ്&oldid=3764833" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്ന് വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാന്‍ പ്രധാനമന്ത്രിയെ നേരില്‍ച്ചെന്ന് കണ്ട് സന്ദര്‍ശിച്ചു. ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചായിരുന്നു സന്ദര്‍ശനം. രാവിലെ 11 ന് ഏകദേശം അരമണിക്കൂര്‍ അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമ പ്രവേശത്തിന്റെ 41-ാം വര്‍ഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു. നേരത്തേ അപേക്ഷിച്ചതിനനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹംതന്നെ എന്നെ വന്ന് സ്വീകരിച്ചു. ‘മോഹന്‍ലാല്‍ ജീ’ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച്, മൂന്ന് തവണ അദ്ദേഹം എന്റെ തോളില്‍ തട്ടി. എന്നെ അദ്ദേഹത്തിന് അറിയുമായിരുന്നു. വിശദമായിട്ടല്ലെങ്കിലും നേരിയ തോതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു. നാല്‍പ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ നിഷ്ങ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. ‘കര്‍ണ്ണഭാരം’ എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാന്‍ ‘ടെറിട്ടോറിയല്‍ ആര്‍മി’യില്‍ ‘ലഫ്റ്റനന്റ് കേണല്‍’ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ താല്‍പ്പര്യത്തോടെ അതേക്കുറിച്ച് കേട്ടു. എന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടെയും പേരില്‍ ആരംഭിച്ച മനുഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘വിശ്വശാന്തി’ ട്രസ്റ്റിനെക്കുറിച്ച് ചുരുക്കിപ്പറഞ്ഞതിനു ശേഷം പ്രധാനമായും നാല് കാര്യങ്ങളാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. ആദ്യത്തേത്, കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ ഞങ്ങള്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്. രണ്ടാമത്തേത്, ഞങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഒരു കാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്. മൂന്നാമത്തേത്, ദല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സിനെക്കുറിച്ച്. കേരളത്തിന്റെ എല്ലാവിധത്തിലുമുള്ള പുനര്‍ നിര്‍മാണത്തിനും വികസനത്തിനും ലോകമെങ്ങുമുള്ള പ്രതിഭാ ശാലികളായ മലയാളികളുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് ഈ റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സ്. നാലാമത്തേത്, ഞങ്ങളുടെ ഭാവി പദ്ധതിയിലൊന്നായ യോഗ റീഹാബിലിറ്റേഷന്‍ സെന്ററിനെക്കുറിച്ച്. കേരളത്തില്‍ ഞങ്ങള്‍ ചെയ്ത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് ചുരുക്കി വിവരിച്ചുകൊടുത്തു. ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല ‘പേഷ്യന്റ് ലിസണ’റായിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. അതിനുശേഷം ഈ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും തന്റെ സര്‍വ പിന്തുണയും നല്‍കുകയും ചെയ്തു. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പറ്റുമെങ്കില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ താന്‍ ഇവിടെയുണ്ടെങ്കില്‍ നിശ്ചയമായും പങ്കെടുക്കാമെന്നും വാക്ക്തന്നു. യോഗയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആവേശത്തോടെ സംസാരിച്ചത്. എന്റെ ചെറിയ ജീവിതത്തിലെ ഒരു വലിയ സ്വപ്‌നത്തിന് ഇന്ത്യയെന്ന മഹാരാജ്യത്തിലെ പ്രധാനമന്ത്രി നല്‍കിയ ആത്മാര്‍ഥമായ പിന്തുണ മനസിനെ വല്ലാതെ സന്തോഷിപ്പിച്ചു. അത് എന്റെ മഹത്വംകൊണ്ടാവില്ല. എന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെയും ഇപ്പോഴും സ്‌നേഹത്തോടെ എന്റെ കൂടെയുള്ള അമ്മയുടെയും അനുഗ്രഹമാകാം. അവരുടെ ഈശ്വര പ്രാര്‍ഥനകളുടെ ഫലമാകാം. നരേന്ദ്ര മോദിയെ ഞാന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പല ഊഹാപോഹങ്ങളോടെയും വാര്‍ത്തകള്‍ പ്രചരിച്ചു. അത് സ്വാഭാവികമാണ്, അതുകൊണ്ട് ഞാന്‍ അതിനൊന്നും മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, അനുവാദമുണ്ടെങ്കില്‍, എനിക്കെപ്പോഴും പ്രധാനമന്ത്രിയെ കാണാം. അത്ഭുതകരമായ കാര്യം, പ്രധാനമന്ത്രി എന്നോട് ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. ഞാന്‍ തിരിച്ച് ചോദിച്ചതുമില്ല. പക്ഷേ, വിശ്വശാന്തിയെക്കുറിച്ചുള്ള സംസാരത്തിനു ശേഷം രാജ്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. രാഷ്ട്രീയവും രാഷ്ട്രനിര്‍മാണവും വേറേ വേറേ ആണല്ലോ. അതദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഇവിടുത്തെ ഡാമുകളെക്കുറിച്ച്, എടുക്കേണ്ട കരുതലുകളെക്കുറിച്ച് എല്ലാം അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍, കേരളത്തിന്റെ ചെറിയ കാര്യങ്ങള്‍പോലും അദ്ദേഹം മനസിലാക്കിവെച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി കേരളത്തിന് എല്ലാവിധ പിന്തുണയും എപ്പോഴും നല്‍കാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദം ഉന്നയിച്ചില്ല. കുറെക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവത്തിലായിരുന്നു സംസാരം. അത് ആകര്‍ഷണീയമായിരുന്നു. കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം എന്റെ കരം ചേര്‍ത്ത് പറഞ്ഞു, ‘എപ്പോള്‍വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്ന് കാണാം.’ ആ പറച്ചില്‍, വിടപറയുമ്പോഴുള്ള വെറും ഉപചാരവാക്കല്ലായിരുന്നു. അതിന്റെ ആത്മാര്‍ഥത ഞാന്‍ അനുഭവിച്ചതാണ്. ഒരുപക്ഷേ തന്റെ ആത്മാര്‍ഥത പകുത്തുനല്‍കുന്നതിലൂടെ ഞങ്ങള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കട്ടെ എന്ന് അദ്ദേഹം കരുതിക്കാണും. അദ്ദേഹം അങ്ങനെ കരുതിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ആ ഊര്‍ജം ലഭിച്ചു എന്നതാണ് സത്യം. ഗുരുവായൂരിലെ മരപ്രഭുവിന്റെ ശില്‍പ്പം ഞാന്‍ അദ്ദേഹത്തിന് ഉപഹാരമായി നല്‍കി. അത് ഞാന്‍തന്നെ അദ്ദേഹത്തിന്റെ കൈയില്‍നിന്ന് വാങ്ങി മേശപ്പുറത്ത് മാറ്റിവെച്ചു. ആ ശില്‍പ്പത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും എല്ലാവിധത്തിലുള്ള വികസനത്തിനും ലോകമെങ്ങുമുള്ള മിടുക്കരും മിടുക്കികളുമായ മലയാളികളുടെ പ്രതിഭയെ ഉപയോഗിക്കുക എന്നത് ഒരു റൗണ്ട് ടേബിള്‍ കോണ്‍ഫ്രസന്‍സിനപ്പുറം നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രവാസി മലയാളികളുടെ സാമ്പത്തക പിന്തുണയുടെ ബലത്തെക്കുറിച്ചേ നാം പലപ്പോഴും പറയാറുള്ളു. എന്നാല്‍ അവരുടെ പ്രതിഭയേയും പ്രതിബദ്ധതയേയും സേവനമനോഭാവത്തേയും ഇതേവരെ നാം വേണ്ടവിധത്തില്‍ ഗൗരവത്തോടെ ‘ടാപ്’ ചെയ്തിട്ടില്ല. എത്രയെത്ര മേഖലകളില്‍, എത്രയെത്ര പ്രതിഭകളാണ് മലയാളികളായി ലോകമെങ്ങും ചിതറിക്കിടക്കുന്നത്. അവരുടെ ബുദ്ധിയുടെയും പ്രയത്‌നത്തിന്റെയും നൂറിലൊരംശം ഓരോരുത്തരും മാറ്റിവെച്ചാല്‍ മതി കേരളത്തിനെ മാറ്റിമറിക്കാന്‍. കേരളംപോലുള്ള ഒരു ചെറിയനാടിന് ഇത് സാധ്യമെങ്കില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന് എല്ലാ മേഖലയിലും ഒരു വന്‍ വിപ്ലവം തന്നെ ഈ വഴി സാധ്യമാകും. ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്ത് നില്‍ക്കുമ്പോഴും അവരോട് വിടപറയുമ്പോഴും അതിസൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു പോസിറ്റീവ് തരംഗം നമ്മില്‍ ഉണ്ടാവും എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോദിയെക്കണ്ട് പോരുമ്പോഴും എനിക്ക് അതനുഭവപ്പെട്ടു. പോസിറ്റീവ് എനര്‍ജിക്ക് പാര്‍ട്ടിഭേദമോ മതഭേദമോ ഒന്നും ഇല്ലല്ലോ. അത് മനുഷ്യന്റെ ആത്മാര്‍ഥതയില്‍നിന്നും ഉണര്‍ന്ന് ഒഴുകുന്നതാണ്. മനസുതുറന്ന് ആത്മാര്‍ഥമായി അടുത്ത്‌നിന്നാല്‍ ആര്‍ക്കും അത് തിരിച്ചറിയാം. ഞങ്ങളുടെ സമാഗമം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും എന്നില്‍ ആ തരംഗങ്ങള്‍ ഉണ്ട്. അത് എന്റെ വ്യക്തിജീവിതത്തിലും ഞങ്ങളുടെ വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും സര്‍ഗാത്മകമായും പ്രചോദനാത്മകമായും പ്രചോദനാത്മകമായും തുടരട്ടെ എന്നാണ് പ്രാര്‍ഥന.
കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന വി.കുര്‍ബാന സഭാ ജീവിതത്തിന്‍റെ അത്യുച്ചസ്ഥാനമാണ്. സുരക്ഷിതത്ത്വവും ബന്ധത്തിന്‍റെ ഉറപ്പും നല്കുന്ന വേദിയാണ് കര്‍ത്താവിന്‍റെ അത്താഴമായ വി.കുര്‍ബാന. മാമ്മോദീസയിലൂടെ രാജകീയ പൗരോഹിത്യത്തിലേക്ക് കടന്നുവന്ന് ലേപനത്താല്‍ ആത്മാഭിഷിക്തരായി ദൈവജനം പരി.കുര്‍ബാനയിലൂടെ കര്‍ത്താവിന്‍റെ രക്ഷാകരബലിയില്‍ സര്‍വ്വസഭാസമൂഹത്തോടുമൊത്ത് പങ്കുചേരുന്നു. (ഇഇഇ1322) അതിനാല്‍ തന്നെ ഉന്നതമായ ഈ ദിവ്യരഹസ്യത്തെ ആഴത്തില്‍ അറിയുക അനിവാര്യമാണ്. വാക്കുകള്‍ക്കു വിരാമമാകുമ്പോള്‍ അടയാളങ്ങള്‍ കടന്നുവരുന്നു. അടയാളങ്ങള്‍ വാക്കുകളെ ആഴപ്പെടുത്തുന്നു. വാക്കുകള്‍ അടയാളങ്ങളെ പ്രകാശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കൗദാശിക രഹസ്യങ്ങളെ വിശുദ്ധ അടയാളങ്ങളെന്നാണ് വി. അഗസ്തീനോസ് നിര്‍വ്വചിക്കുന്നത്. കൂദാശകളുടെ കൂദാശയായ വി. കുര്‍ബാനയില്‍ പലവിധത്തിലുള്ള അടയാളങ്ങളും തനതായ ആന്തരിക അര്‍ത്ഥങ്ങളും ഉണ്ട് ആംഗ്യങ്ങള്‍ കൈകള്‍ വിരിച്ചു പിടിക്കുന്നത് മാധ്യസ്ഥതയെയും കൂപ്പിപ്പിടിക്കുന്നത് പ്രാര്‍ത്ഥനാഭാവത്തെയും ഭയഭക്തിബഹുമാനത്തെയും സൂചിപ്പിക്കുമ്പോള്‍, കൈകള്‍ മുമ്പോട്ട് മലര്‍ത്തിപ്പിടിക്കുന്നത് (ഉയര്‍ത്തിപ്പിടിക്കുന്നത്) യാചനാഭാവത്തെയും കുനിഞ്ഞുനില്ക്കുന്നത് ബഹുമാനം, ഭയം, ഭക്തി, വിനയം തുടങ്ങിയവയെയും വ്യക്തമാക്കുന്നു. മുട്ടുകുത്തുന്നത് അനുതാപത്തിന്‍റെയും പ്രായശ്ചിത്തഭാവത്തിന്‍റെയും സൂചന നല്കുന്നു. എഴുന്നേല്ക്കുന്നതും നില്ക്കുന്നതും സന്തോഷം, ഉത്ഥാനം, ദൈവമക്കളുടെ സ്വാതന്ത്ര്യം, പെസഹാഭക്ഷണം, പ്രാര്‍ത്ഥനാഭാവം ഇവയെല്ലാം അര്‍ത്ഥമാക്കുന്നു. കൈകള്‍ കമിഴ്ത്തി പിടിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ ആവാസത്തെയും റൂശ്മ ചെയ്യുന്നത് വിശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു. കണ്ണുകള്‍ ഉയര്‍ത്തുന്നത് സ്വര്‍ഗ്ഗ ത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നതിന്‍റെയും പ്രത്യാശയുടെയും, കണ്ണുകള്‍ താഴ്ത്തുന്നത് വിനയത്തിന്‍റെയും അനുതാപത്തിന്‍റെയും പ്രതീകമാണ്. മൗനം ധ്യാനാത്മകതയുടെ അടയാളമാണ്. ഉയര്‍ന്ന സ്വരം പ്രഘോഷണം, ആഹ്ലാദം ഇവയെ അര്‍ത്ഥമാക്കുന്നു. താഴ്ന്ന സ്വരം ധ്യാനാത്മകത, പ്രാര്‍ത്ഥനയുടെ കൂടുതല്‍ പ്രാധാന്യം ഇവ സൂചിപ്പിക്കുന്നു. സ്ലീവായുടെ അടയാളം ആശീര്‍വ്വാദമാണ് നല്കുക. അതുവഴി നാം വിശുദ്ധീകരിക്കപ്പെടുന്നു. വ്യത്യസ്തമായ ഈ പ്രതീകങ്ങള്‍ വിശുദ്ധ കുര്‍ബാന എന്തെന്നും അതില്‍ എപ്രകാരം സംബന്ധിക്കണമെന്നും നമ്മെ ഉദ്ബോധിപ്പിക്കുന്നു.
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസറഗോട്ടെ റാണിപുരം കുന്നുകളിൽ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. കടൽനിരപ്പിൽ നിന്നും 1048 മീറ്ററോളം ഉയർന്നു നിൽക്കുന്ന പ്രദേശമാണ് റാണിപുരം. കോടമഞ്ഞ് മറച്ചു പിടിക്കുന്ന പച്ചക്കുന്നുകൾ തന്നെയാണ് ഇവിടത്തേയ്ക്ക് ഏവരെയും ആകർഷിക്കുന്നത്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താൽ പനത്തടി എത്തും. അവിടന്ന് വലത്തോട്ട് ഒമ്പത് കിലോമീറ്റർ പോയാൽ റാണിപുരത്ത് എത്താം. കാസറഗോഡ് ജില്ലയിലെ പരസ്യ ചിത്രകലാ രംഗത്ത് ജോലിചെയ്യുന്നവരും ചിത്രകാരന്മാരും ചേർന്ന് രൂപീകരിച്ച ആർകേവ്‌ ബ്രഷ് റൈറ്റിംഗ് ആർടിസ്റ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം റാണിപുരത്ത് സംഘടിപ്പിച്ച ദ്വിദിന ജലച്ചായ ചിത്രരചനാ ക്യാമ്പിൽ പങ്കെടുക്കുവാൻ ഒരവസരം എനിക്കും ഉണ്ടായി. കോവിഡിന്റെ കാലത്തെ വീട്ടിലിരിപ്പിൽ നിന്നും മാറി പതുക്കെ പഴയതുപോലെ ഒത്തുചേരലുകൾക്ക്‌ വഴി തുറക്കുന്നതിന്റെ കാഴ്ചകൾ കുറച്ചൊന്നുമല്ല മനസ്സിന്ന ആശ്വാസം ൽകിയത്. പുറംലോകത്ത് അത്രയധികം അറിയപ്പെടാത്തവരും എന്നാൽ കാലങ്ങളായിട്ട് നമ്മളെയൊക്കെ പിടിച്ചു നിർത്തിയ നഗരത്തിലെ പല പരസ്യചിത്രങ്ങളുടെയും സൃഷ്ടാക്കളും ആയിട്ടുള്ള മികച്ച കുറേ കലാകാരന്മാരെ ഇവിടെവച്ച് പരിചയപ്പെടാനായി എന്നതാണ് വലിയ ക്യാമ്പ് അനുഭവമായി തോന്നിയത്, ഗൾഫുനാടുകളിലൊക്കെ മാറ്റാർക്കോ വേണ്ടി ചിത്രം വരച്ചതിന്റെയും വെയിലേറ്റു പഴുത്തു നിൽക്കുന്ന വലിയ പരസ്യ ബോർഡുകളിൽ പെയിന്റ് വയ്ക്കുമ്പോൾ ദോശചട്ടിയിൽ അരിമാവ് പോലെ ഉണങ്ങി വന്നതിന്റെയും ഒക്കെ കഥകളാണ് കുന്നിന് മുകളിലുള്ള ഗസ്റ്റ്‌ ഹൗസിൽ വച്ച് രാത്രിയുടെ അരണ്ട വെളിച്ചത്തിൽ മുമ്പേ നടന്നവർ പങ്കുവച്ചത്. ക്യാമ്പിലെ അനുഭവങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് ഞാനും വരയ്ക്കുകയുണ്ടായി രണ്ട് ചിത്രങ്ങൾ. ജലച്ചായം എന്ന മീഡിയത്തിന്റെ സുതാര്യതയേയും അനന്ത സാധ്യതകളേയും പറ്റി ഒരു പഠനം നടത്തുന്നതിന് മഞ്ഞിൽ കുതിർന്ന ഒരു സ്ഥലം ഉചിതമായിരിക്കും എന്ന ധാരണയിലാണ് റാണിപുരം ക്യാമ്പിനായി തിരഞ്ഞെടുത്തത്. Thuhinam ’21 വർണ്ണോത്സവം എന്ന് പേര് നൽകിയ ഈ ആർട്ട്‌ ക്യാമ്പിൽ കാസറഗോഡ് ജില്ലയിലെ അമ്പതോളം കലാകാരൻമാർ പങ്കെടുത്തു. വരച്ച ചിത്രങ്ങൾ കൂട്ടായ്മയുടെ കാഞ്ഞങ്ങാടുള്ള ആർട്ട്‌ ഗ്യാലറിയിൽ ഉടനെ പ്രദർശനത്തിന് വയ്ക്കും. രണ്ടു പകലും ഒരു രാത്രിയും പകർന്നു നൽകിയ ഊർജ്ജം ഏറെയാണ്, അതേപോലെ കലയുടെ ഇടങ്ങളെല്ലാം തന്നെ പഴയതുപോലെ സജീവമാകുന്ന കാഴ്ച നൽകുന്ന പ്രതീക്ഷകളും വലുതാണ്.
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ബൈബിളിലൂടെ : സദൃശവാക്യങ്ങള്‍ July 23, 2022 | 0 Comment ജ്ഞാനത്തിന്റെ മൊഴികള്‍ സങ്കീര്‍ത്തനങ്ങളുടെയും സദൃശവാക്യങ്ങളുടെയും പുസ്തകങ്ങള്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ചു വിവരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും അവിടുത്തെ ആരാധിക്കുന്നതിനെക്കുറിച്ചും പറയുന്നു. സദൃശവാക്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മറ്റേ പകുതിയെക്കുറിച്ചു പ്രതിപാദിക്കുന്നു- ഈ ലോകത്തിലെ നമ്മുടെ ദൈനംദിന നടപ്പും മറ്റു മനുഷ്യരോടുള്ള നമ്മുടെ ബന്ധവും. ഇവ രണ്ടും എപ്പോഴും ഒരുമിച്ചു ചേര്‍ന്നുപോകണം. ഭൂമിയിലെ കാര്യങ്ങള്‍ക്ക് നാം ഒരു പ്രയോജനവും ഇല്ലാത്തവ രാണ് എന്ന തരത്തില്‍ നാം അത്രയ്ക്ക് ‘സ്വര്‍ഗ്ഗീയ മനസ്സുള്ളവ’രാകരുത്. അതു പോലെ നാം ദൈവത്തിനു യാതൊരു പ്രയോജനവുമില്ലാത്തവരാണെന്ന വിധത്തില്‍ അത്രയ്ക്ക് ഭൗമിക മനസ്സുള്ളവരും ആകരുത്. ദൈവത്തോടു കൂടെ ഭക്തിയുള്ള ഒരു ജീവിതം, ദൈവത്തോടു കുടെയുള്ള നടപ്പ്, സ്തുതിയുടെയും ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ജീവിതം, ഇവയെല്ലാം നമ്മെ ക്രിസ്തുവിന്റെ സ്വഭാവവും പ്രകൃതവും ഈ ഭൂമിയിലെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുന്ന ഒരു പ്രായോഗിക ജീവിതത്തിലേക്കു നയിക്കണം. സദൃശവാക്യങ്ങള്‍ പ്രാഥമികമായി ഇക്കാര്യമാണ് കൈകാര്യം ചെയ്യുന്നത്: യൗവ്വനക്കാര്‍ക്കു വേണ്ടിയും, നമ്മുടെ പ്രവര്‍ത്തന ജീവിതത്തിനുവേണ്ടിയും, നമ്മുടെ ഭവനത്തിലെ സാഹചര്യങ്ങള്‍ക്കു വേണ്ടിയും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെയുണ്ട്. ജ്ഞാനിയും ഭോഷന്മാരുമായ മക്കള്‍, അലസതയും കഠിനാദ്ധ്വാനവും, നാവിന്റെ ഉപയോഗം, സമ്പത്തും ദാരിദ്ര്യവും, കള്ളം പറയുന്നതും സത്യം സംസാരിക്കുന്നതും, വായാടികളായിരിക്കുന്നതും സംസാരത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കുന്നതും, ഏഷണി പറയുന്നത്, ന്യായവും അന്യായവും, നിഗളവും താഴ്മയും, നല്ല സ്ത്രീകളും ചീത്ത സ്ത്രീകളും, അത്യാഗ്രഹവും സംതൃപ്താവസ്ഥയും, കോപവും ആത്മനിയന്ത്രണവും, വിഷാദവും സന്തോഷവും, നല്ല കൂട്ടുകെട്ടും ചീത്ത കൂട്ടുകെട്ടും, കുഞ്ഞുങ്ങ ളുടെ വിദ്യാഭ്യാസവും ശിക്ഷണവും, യഹോവഭയം, ആളുകള്‍ക്കു തങ്ങളെക്കുറിച്ചു തന്നെയുള്ള അഭിപ്രായം, പ്രലോഭനങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകള്‍, വേലക്കാരോട് എങ്ങനെ പെരുമാറണമെന്നുള്ളത്, കൈക്കൂലി, ശാസന, തിരുത്തല്‍, സൗഹൃദം, വിഷയാസക്തിയിലുള്ള ആനന്ദം, മദ്യപാനം, മുഖസ്തുതി, നീതിയുടെ മാര്‍ഗ്ഗത്തില്‍ അല്ലാതെ സമ്പാദിച്ച പണം, പ്രതികാരം മുതലായ പല വിഷയങ്ങളെ സദൃശവാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഭൂമിയിലെ നമ്മുടെ നിത്യജീവിതത്തിന്റെ പല മേഖലകളെ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ക്കു കാണാം. അതുകൊണ്ട് എല്ലാ യുവാക്കളും ഈ പുസ്തകം ഗൗരവപൂര്‍വ്വം പഠിക്കുന്നതു നല്ലതായിരിക്കും. ജ്ഞാനത്തിന്റെ ആരംഭം ആദ്യത്തെ ഒന്‍പത് അധ്യായങ്ങള്‍ പ്രാഥമികമായി യൗവനക്കാരെ ലക്ഷ്യമാക്കിയുള്ളതാണ്: ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും (1:2). ഈ മൂന്നു വാക്കുകള്‍ക്കും സദൃശവാക്യങ്ങളുടെ പുസ്തകത്തില്‍ പ്രത്യേക അര്‍ത്ഥമുണ്ട്. ജ്ഞാനം ദിവ്യസ്വഭാവത്തെ സൂചിപ്പിക്കുന്നു. പ്രബോധനം ശിക്ഷണത്തിലൂടെ ഉണ്ടാകുന്ന പ്രയോഗിക പാടവത്തെ സൂചിപ്പിക്കുന്നു. വിവേകം ദൈവത്തിന്റെ ജ്ഞാനത്തെയും അവിടുത്തെ വഴികളെയും സൂചിപ്പിക്കുന്നു. ലേഖന കര്‍ത്താവിനു പറയാനുള്ള ഏറ്റവും ഒന്നാമത്തെ കാര്യം ഇതാണ്: ”യഹോവഭക്തി (ഭയം) ജ്ഞാനത്തിന്റെ ആരംഭമാകുന്നു’ (1:7). ദൈവത്തെക്കുറിച്ചു രണ്ടു തരത്തിലുള്ള ഭയം നമുക്കുണ്ടാകാം- ഒന്നു തെറ്റും മറ്റേത് ശരിയുമാണ്. ദൈവം നമ്മെ വേദനിപ്പിക്കുമോ എന്നതാണ് തെറ്റായ വിധത്തിലുള്ള ഭയം. നാം ദൈവത്തെ വേദനിപ്പിക്കുമോ എന്നതാണ് ശരിയായ വിധത്തിലുള്ള ഭയം. വ്യാജമതങ്ങള്‍ ആദ്യത്തെ വിധത്തിലുള്ള ഭയത്തിനാണ് മുഖ്യസ്ഥാനം കൊടുക്കുന്നത്. ദൈവം അവരോടു കോപിച്ചിരിക്കുകയാണെന്നും അവിടുന്ന് അവരെ വേദനിപ്പിക്കും എന്നുമാണ് അവര്‍ ആളുകളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് അവര്‍ തങ്ങളുടെ ദൈവത്തെ പ്രീണിപ്പിക്കുവാനും, സമ്മാനങ്ങളും യാഗങ്ങളും നല്‍കിയും തീര്‍ത്ഥാടനങ്ങള്‍ നടത്തിയും അവിടുത്തെ സന്തോഷിപ്പിക്കുവാനും ശ്രമിക്കുന്നു. ആ ആത്മാവ് ബാബിലോണിയന്‍ ക്രിസ്ത്യാനിത്വത്തിലും കാണപ്പെടുന്നു. എന്നാല്‍ ബൈബിള്‍ പറയുന്ന വിധത്തിലുള്ള ദൈവഭയം നമ്മുടെ ജീവിത രീതികൊണ്ട് നാം ദൈവത്തെ വേദനിപ്പിക്കുമോ എന്നതാണ്. നാം പറയുകയോ ചിന്തിക്കുകയോ ചെയ്യുന്ന ചില കാര്യങ്ങളാല്‍ പരിശുദ്ധാത്മാവ് ദുഃഖിച്ചേക്കാം. അത്തരം ഒരു ഭയം വാസ്തവത്തില്‍ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനമാണ്. യഥാര്‍ത്ഥ വിവേകം ദൈവത്തോട് ഭയഭക്തി ബഹുമാനം ഉണ്ടായിരിക്കുന്നതാണ്. അനേകം ആളുകള്‍ ദൈവത്തെയും ആത്മീയ കാര്യങ്ങളെയും കുറിച്ചു തമാശകള്‍ പറയുന്നു. നര്‍മ്മം ദൈവത്തിന്റെ ഒരു ദാനമാണ്. എന്നാല്‍ നാം ദൈവത്തെയും ദൈവിക കാര്യങ്ങളെയും ഒരിക്കലും തമാശയ്ക്കുള്ള വിഷയമാക്കരുത്. നരകത്തെയും തമാശയ്ക്കുള്ള വിഷയമായി നാം എടുക്കരുത്. കാരണം നരകം ഭയങ്കരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവത്തെ ഭയപ്പെടുന്ന ഒരു വ്യക്തി ഒരിക്കലും നരകത്തെപ്പറ്റി തമാശ പറയുകയില്ല- എയിഡ്‌സ് രോഗം മൂലം മരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചു നാം തമാശ പറയാത്തതുപോലെ. ദൈവത്തോടുള്ള ഭയഭക്തി ബഹുമാനം ഇന്നു ദാരുണമായി കുറഞ്ഞിരിക്കുന്നു. നാം ആത്മീയരാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാം ദൈവത്തോടുള്ള ഭയഭക്തി ബഹുമാനത്തില്‍ തുടങ്ങണം. സദൃശവാക്യങ്ങള്‍ പറയുന്ന ജ്ഞാനം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനമാണ്- വേദപുസ്തകത്തെക്കുറിച്ചുള്ള സൈദ്ധാന്തികമായ അറിവല്ല. വേദപുസ്തകം അറിയുന്നതും ദൈവത്തെ അറിയുന്നതും തമ്മില്‍ ഒരു വലിയ വ്യത്യാസം ഉണ്ട്. വിവേകം ഉണ്ടാകുന്നത് ദൈവഭയത്തില്‍ നിന്നും അവിടുത്തെ അറിയുന്നതിലൂടെയുമാണ്. നാം അവിടുത്തെ കൂടുതല്‍ അറിയുംതോറും, നാം അവിടുത്തെ കൂടുതല്‍ ബഹുമാനിക്കുന്നു. നാം അവിടുത്തെ കൂടുതല്‍ ബഹുമാനി ക്കുംതോറും, നാം അവിടുത്തെ പിന്നെയും കൂടുതല്‍ അറിയുന്നു. സദൃശവാക്യങ്ങളിലെ ഓരോ വാക്യവും വിലയുള്ളതാണ്. പഴയനിയമത്തിലെ പ്രായോഗിക ഉപദേശങ്ങളുടെ ഏറ്റവും നല്ല പുസ്തകമാണിത്. ഇത് പഴയനിയമത്തിലുള്ള ഒരു ‘പുതിയനിയമപുസ്തകം’ പോലെയാണ്. എന്നാല്‍ ഇവിടെ നാം ഓരോ വാക്യവും നോക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ചില വാക്യങ്ങള്‍ മാത്രമേ നാം ചിന്തിക്കുന്നുള്ളു. തങ്ങള്‍ തുടരുന്ന കൂട്ടുകെട്ട് ഏതുവിധത്തിലുള്ളതാണെന്നതിനെക്കുറിച്ചു സൂക്ഷിക്കണമെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ട് സദൃശവാക്യകാരന്‍ തുടരുന്നു: ”പാപികള്‍ നിന്നെ വശീകരിച്ചാല്‍, അവരെ ശ്രദ്ധിക്കരുത്. നിന്നെ അവരുടെ ലൗകികമായ വഴികളിലേക്കു വലിച്ചുകൊണ്ടുപോകുവാന്‍ മറ്റുള്ളവരെ അനുവദിക്കരുത്” (വാക്യം 10). വേണ്ടിവന്നാല്‍, ദൈവത്തിനു വേണ്ടി തനിയെ നില്‍ക്കുക. യുവാക്കള്‍ പറയാന്‍ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന്, ”ഇല്ല എനിക്കു നിന്റെ കൂടെ വരാന്‍ കഴിയില്ല” എന്നതാണ്. അതു നിങ്ങളുടെ സുഹൃത്തുക്കളില്‍ അനേകര്‍ക്കും ഇടര്‍ച്ച ഉണ്ടാക്കിയേക്കാം. എന്നാല്‍ കാലക്രമേണ നിങ്ങള്‍ അതേക്കുറിച്ചു ദുഃഖിക്കുകയില്ല. അങ്ങനെയുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും, ദൈവം ഒരു വാഗ്ദാനം നല്‍കുന്നു: ”ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ മേല്‍ ചൊരിഞ്ഞു തരികയും എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും” (1:23). നാം ഉല്‍പ്പത്തി പുസ്തകം പഠിച്ചപ്പോള്‍ ഭൂമിയുടെ പുനര്‍നിര്‍മ്മാണത്തില്‍ പരിശുദ്ധാത്മാവിന്റെയും ദൈവവചനത്തിന്റെയും ഒരുമിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനം കണ്ടു. അതേ കൂടിച്ചേരല്‍ ആണ് നമ്മില്‍ വിവേകം ഉണ്ടാക്കുന്നതെന്ന് ഇവിടെ നാം കാണുന്നു. നാം ദൈവവചനം സൈദ്ധാന്തികമായി പഠിച്ചാല്‍, നമുക്ക് വിവേകം ലഭിക്കുകയില്ല. അവിടുത്തെ വചനം നമ്മില്‍ ജീവനുള്ളതായി തീരണമെങ്കില്‍ ദൈവം നമ്മുടെമേല്‍ അവിടുത്തെ ആത്മാവിനെ പകരണം. പരിശുദ്ധാത്മാവിന്റെ പ്രകാശനം കൂടാതെ വേദപുസ്തകം വായിക്കുന്ന ഒരാള്‍ കൂരിരുട്ടില്‍ ഒരു പുസ്തകം വായിക്കാന്‍ ശ്രമിക്കുന്ന ഒരുവനോടു തുല്യന്‍ ആയിരിക്കും. അയാള്‍ക്ക് ഒന്നും വായിക്കാന്‍ കഴിയുകയില്ല. എന്നാല്‍ വിളക്കുകള്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാലുടന്‍ അയാള്‍ക്ക് എല്ലാം കാണാന്‍ കഴിയും. അവിടുത്തെ വചനത്തിന്മേല്‍ പരിശുദ്ധാത്മാവ് നമുക്ക് വെളിപ്പാട് നല്‍കുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ദൈവം പറയുന്നത്, ”ഞാന്‍ എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും” എന്നാണ്. അത് അവിടുന്നു തന്റെ വചനത്തിന്മേല്‍ വെളിപ്പാടു നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങനെയാണു നാം ജ്ഞാനം പ്രാപിക്കുന്നത്. അദ്ദേഹം തുടര്‍ന്നു പറയുന്നു: ”പരിജ്ഞാനത്തിന്റെ ക്ഷണം നീ നിരസിച്ചാല്‍, ഒരു ദിവസം നീ കഷ്ടത്തിലായിരിക്കുമ്പോള്‍, സഹായത്തിനായി വിളിച്ചാല്‍, നീ അതു കണ്ടെത്തുകയില്ല” (1:24-33). ജീവിതത്തിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ നീ വിവേകത്തെ അവഗണിച്ചാല്‍ ജീവിതത്തിന്റെ വൈകിയ നാളുകളില്‍ നീ അതു കണ്ടെത്തുകയില്ല. അതുകൊണ്ട് അധ്യായം 2:4-ല്‍ പറയുന്നു: ”നീ വെള്ളിയും ഗുപ്തനിക്ഷേപങ്ങളും അന്വേഷിക്കുന്നതുപോലെ വിവേകത്തിനായി അന്വേഷിക്കുമെങ്കില്‍ നീ യഹോവാഭയം ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.” സദൃശവാക്യങ്ങളില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന രണ്ടു സര്‍വ്വപ്രധാനമായ കാര്യങ്ങള്‍ ഇവയാണ്- ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവും ദൈവത്തെ വ്യക്തിപരമായി അറിയുന്നതും. ദൈവം നമുക്കു നല്‍കുന്ന വിവേകം നമ്മെ ”ദുഷ്ടന്റെ വഴിയില്‍ നിന്നും, വികടം പറയുന്നവനില്‍ നിന്നും, പരസ്ത്രീയുടെ കൈയില്‍ നിന്നും വിടുവിക്കും” (വാക്യങ്ങള്‍ 12,16). യൗവ്വനക്കാര്‍ തങ്ങളെ വഞ്ചിക്കുന്ന ദുഷ്ട പുരുഷന്മാരില്‍ നിന്നും തങ്ങളെ ആകര്‍ഷിക്കുന്ന ദുഷ്ടസ്ത്രീകളുടെ കയ്യില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശം അധ്യായം 3:5,6: ”പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്കുക. സ്വന്തവിവേകത്തില്‍ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവിടുത്തെ നിനച്ചു കൊള്‍ക. അവിടുന്നു നിന്റെ പാതകളെ നേരെയാക്കും.” ഇതു നമുക്കു മാര്‍ഗ്ഗനിര്‍ദ്ദേശം സംബന്ധിച്ചുള്ള ഒരു വാഗ്ദാനമാണ്. നാം വ്യവസ്ഥകള്‍ പാലിച്ചാല്‍ ദൈവം നമ്മുടെ പാതകളെ നിരപ്പാക്കും. വ്യവസ്ഥകള്‍ എന്തെല്ലാമാണ്? ~ഒന്നാമതായി: പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്കുക. നിങ്ങളുടെ സ്വന്തം യുക്തിയിലോ ബുദ്ധിയിലോ ചാരുകയുമരുത്. നാം നമ്മുടെ യുക്തിയോ ബുദ്ധിയോ ഉപയോഗിക്കരുത് എന്നല്ല ഇവിടെ പറയുന്നത്. എന്നാല്‍ അതില്‍ ആശ്രയിക്കരുത് എന്നാണ്. നമ്മുടെ യുക്തിചിന്തയും ബുദ്ധിശക്തിയും ദൈവമാണ് സൃഷ്ടിച്ചത്. ആദമിനു വിധേയപ്പെട്ടിരിക്കാന്‍ ഹവ്വയെ ദൈവം സൃഷ്ടിച്ചതുപോലെ, യുക്തി പരിശുദ്ധാത്മാവിനു വിധേയപ്പെട്ടിരിക്കണം. ഒരു ഭാര്യ ഒരു ഭവനത്തില്‍ വളരെയധികം പ്രയോജനമുള്ളവളാണ്. എന്നാല്‍ അവള്‍ ഭവനത്തിന്റെ നായകത്വം ഏറ്റെടുത്താല്‍, അവിടെ അലങ്കോലം ഉണ്ടാകും- ഏദനില്‍ ഹവ്വ നായകത്വം ഏറ്റെടു ത്തപ്പോള്‍ പാപം ചെയ്തതുപോലെ. ദൈവഹിതം കണ്ടെത്തുവാന്‍ നാം നമ്മുടെ യുക്തിചിന്ത (ബുദ്ധിയും) ഉപയോഗിക്കണം. കാരണം അതു വളരെ കഴിവുള്ള ‘ഭാര്യ’യാണ്. നമ്മുടെ ബുദ്ധികൂടാതെ നമുക്ക് ദൈവവചനം പഠിക്കാനോ അല്ലെങ്കില്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ പോലുമോ കഴിയുകയില്ല. എന്നാല്‍ നമ്മുടെ യുക്തിചിന്തയെ പ്രകാശിപ്പിക്കുവാന്‍ പരിശുദ്ധാത്മാവില്‍ നാം ആശ്രയിക്കണം. വിശ്വാസം യുക്തിചിന്തയ്ക്കു വിരുദ്ധമല്ല. എന്നാല്‍ യുക്തിചിന്തയ്ക്ക് അപ്പുറമാണ്- ഗുണനം സങ്കലനത്തിന് എതിരല്ല എന്നാല്‍ അത് സങ്കലനത്തിന് അപ്പുറമുള്ളതാണ്. രണ്ടാമത് ”നിന്റെ എല്ലാ വഴികളിലും ദൈവത്തെ നിനച്ചുകൊള്‍ക.” അതിന്റെ അര്‍ത്ഥം ദൈവം നിങ്ങള്‍ക്കു വെളിപ്പെടുത്തിയ ഓരോ കാര്യവും അനുസരിക്കുക എന്നതാണ്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന് ഒന്നാംസ്ഥാനം കൊടുക്കുക. അപ്പോള്‍ ദൈവം നിങ്ങളെ അവിടുത്തെ പൂര്‍ണ്ണതയുള്ള ഹിതത്തില്‍ നടത്തും. ഒരു വിശ്വാസി എന്ന നിലയില്‍ കഴിഞ്ഞ 56 വര്‍ഷങ്ങളായി ദൈവം എന്നെ പടിപടിയായി നയിച്ചുകൊണ്ടിരുന്നു. പല സമയത്തും അടുത്ത ചുവട് എന്താണെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞില്ല. എന്നാല്‍ കര്‍ത്താവ് എന്റെ പാതകളെ കാട്ടിത്തന്നു. നിങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കും ആ സന്തോഷം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ”നിന്റെ ധനം കൊണ്ട് യഹോവയെ ബഹുമാനിക്ക” (3:9): സന്തോഷത്തോടെ ദൈവത്തിനു കൊടുക്കാന്‍ നാം പഠിക്കണം- നമ്മുടെ സമയം, നമ്മുടെ ഊര്‍ജ്ജം, നമ്മുടെ പണം, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ താലന്തുകള്‍, നമ്മുടെ മക്കള്‍, കൂടാതെ നമ്മുടെ സമ്പത്തിന്റെ മറ്റെല്ലാ മേഖലകളില്‍ നിന്നും ദൈവത്തെ ബഹുമാനിക്കുക. ”യഹോവയുടെ ശിക്ഷണത്തെ നിരസിക്കരുത്” (വാക്യം11). നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക് തിരുത്തലുകള്‍ അത്യന്താപേക്ഷിതമാണ്. അധ്യായം 4: 12-ല്‍ വളരെ മനോഹരമായ ഒരു വാഗ്ദാനം ഉണ്ട്. അതിന്റെ പദാനു പദ വിവര്‍ത്തനം ഇപ്രകാരം വായിക്കാം. ”നിങ്ങള്‍ പോകുമ്പോള്‍, പടിപടിയായി നിങ്ങളുടെ മുമ്പില്‍ വഴി തുറക്കും.” രണ്ടു ചുവടുകള്‍ കഴിഞ്ഞ് എന്താണുള്ളത് എന്നുപോലും നിങ്ങള്‍ അറിയേണ്ടതില്ല. നിങ്ങള്‍ക്കു മുന്നില്‍ കാണാന്‍ കഴിയുന്ന ആദ്യചുവടു വയ്ക്കുക. അപ്പോള്‍ നിങ്ങള്‍ അടുത്ത ചുവടു വയ്ക്കാനുള്ള സ്ഥലം കാണും. അങ്ങനെയാണ് ദൈവം നമ്മെ നയിക്കുന്നത്. നിങ്ങളുടെ മുമ്പില്‍ വാതിലുകള്‍ അടയ്ക്കപ്പെട്ടിരിക്കുന്നതുപോലെ നിങ്ങള്‍ കണ്ടേക്കാം. എന്നാല്‍ നാം അവയോടു സമീപിക്കുമ്പോള്‍, അവ സ്വയമേവ തുറക്കും. എന്നാല്‍ നിങ്ങള്‍ അവയോട് അടുത്തു വരുന്നതു വരെ അവ തുറക്കുകയില്ല. അങ്ങനെയാണ് ദൈവം നമ്മെ നയിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ മുമ്പില്‍ ഒരു വാതില്‍ അടഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ ശങ്കിച്ചു നില്‍ക്കുകയോ ഭയപ്പെടുകയോ ചെയ്യരുത്. ദൈവം ഇപ്പോള്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്ന ചുവടു വയ്ക്കുക. ”ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നു വച്ചിരിക്കുന്നു, അത് ആര്‍ക്കും അടച്ചുകൂടാ” എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു (വെളിപ്പാട് 3:8). അധ്യായം 4:15- പ്രലോഭനങ്ങളുടെ തരംഗങ്ങളെ സംബന്ധിച്ചുള്ള ഒരു നല്ല വചനമാണ്. ”അതിനോട് അകന്നു നില്‍ക്ക, അതില്‍ നടക്കരുത്, അതുവിട്ട് മാറി കടന്നുപോക.” അധ്യായം 4:18- മറ്റൊരു അത്ഭുതകരമായ വചനമാണ്: ”നീതിമാന്റെ പാത പ്രഭാതത്തിന്റെ (സൂര്യന്‍ ഉദിക്കുമ്പോള്‍) പ്രകാശം പോലെ, അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.” ഇതാണ് അവിടുത്തെ ഓരോ പൈതലിനുംവേണ്ടി ദൈവത്തിന്റെ പൂര്‍ണ്ണഹിതം. അത് അവര്‍ വീണ്ടും ജനിക്കുന്നതു മുതല്‍ (സൂര്യന്‍ ഉദിക്കുമ്പോള്‍) ക്രിസ്തു മടങ്ങിവരുന്നതു വരെ (നട്ടുച്ച), ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ക്രിസ്തുവിനെപ്പോലെ ആയിത്തീരണമെന്നുള്ളതാണ്. ആ പാതയിലൂടെ, നമുക്ക് ദൈവവചനത്തിന്മേല്‍ അധികമധികം വെളിപ്പാട്, നമ്മുടെ സ്വന്തം ജീവിതത്തിന്റെ മലിനതയെക്കുറിച്ചു കൂടുതല്‍ കൂടുതല്‍ വെളിച്ചം, നാം നേരിടുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്കു വേണ്ട കൂടുതല്‍ കൂടുതല്‍ പ്രായോഗിക പരിജ്ഞാനം മുതലായവ ലഭിക്കും. നിങ്ങള്‍ ഈ നീതിയുടെ പാതയിലൂടെ നടന്നാല്‍, നിങ്ങള്‍ ഒരിക്കലും പിന്മാറ്റത്തില്‍ ആകുകയില്ല- സൂര്യന്‍ ഒരിക്കലും ആകാശത്തില്‍ പിന്നിലേക്കു പോകാത്തതുപോലെ. പിന്നെ എന്തു കൊണ്ടാണ് ഇതുപോലെ ജീവിക്കുന്ന ക്രിസ്ത്യാനികളെ കണ്ടെത്തുന്നത് വളരെ വിരളമായിരിക്കുന്നത്? കാരണം ക്രൈസ്തവ ലോകത്തില്‍ മിക്ക ആളുകളും ഒരു താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്നു. നമുക്കു ചുറ്റുമുള്ള വിശ്വാസികളുടെ നിലയിലേക്കു മുങ്ങിത്താഴുവാന്‍ നാം നമ്മുടെ ജീവിതത്തെ അനുവദിക്കരുത്. നമ്മുടെ കണ്ണുകള്‍ കര്‍ത്താവില്‍ മാത്രം ഉറപ്പിച്ചിരിക്കണം. അവിടുന്നു നടന്നതുപോലെ നടക്കുന്ന കാര്യം നാം അന്വേഷിക്കണം. നിര്‍ഭാഗ്യവശാല്‍, ഇന്നുള്ള പല ക്രിസ്തീയ നേതാക്കളും നല്ല മാതൃകകള്‍ അല്ല. ദൈവവചനത്തെ നോക്കുക. യേശുവിനേയും നോക്കുക. പൗലൊസിനെ പ്പോലെ, നല്ല ഒരു മാതൃക നിങ്ങള്‍ കണ്ടെത്തുന്നെങ്കില്‍ നിങ്ങള്‍ക്ക് അയാളെ അനുഗമിക്കാം. പൗലൊസ് പറഞ്ഞു: ”ഞാന്‍ ക്രിസ്തുവിനെ പിന്‍ഗമിക്കുന്നതു പോലെ നിങ്ങള്‍ എന്നെ പിന്‍ഗമിപ്പിന്‍” (1 കൊരിന്ത്യര്‍ 11:1). അധ്യായം 4:23: ”സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍ നിന്നല്ലോ.” നമ്മുടെ ജീവിതത്തില്‍ നിന്നും പുറത്തു വരുന്നുതെല്ലാം നമ്മുടെ ഹൃദയത്തില്‍ നിന്ന് ഒഴുകുന്നതാണ്- നമ്മുടെ വാക്കുകള്‍, നമ്മുടെ ശുശ്രൂഷ, ഇങ്ങനെ ഓരോന്നും. അതുകൊണ്ട് നമ്മുടെ ഹൃദയം ഏല്ലായ്‌പ്പോഴും നിര്‍മ്മലമായി സൂക്ഷിക്കപ്പെടുന്നു എന്ന് നാം ഉറപ്പുവരുത്തണം. അപ്പോള്‍ മാത്രമേ സര്‍ഗ്ഗത്തില്‍ നിന്നു ജീവജലം നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകുകയുള്ളു. അധ്യായം 4:25: ”നിന്റെ കണ്ണു നേരെ നോക്കട്ടെ, നിന്റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ.” ഇതിന് കണ്ണുകളിലൂടെ വരുന്ന പ്രലോഭനങ്ങളിലേക്ക് സൂചന ഉണ്ട്. ഇത് യുവാക്കള്‍ക്കുവേണ്ടിയുള്ള വളരെ നല്ല ഒരു ഉപദേശവുമാണ്. നോക്കുവാന്‍ നിങ്ങളുടെ കണ്ണുകളെ അനുവദിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കുക. നിങ്ങള്‍ കാണുന്ന കാര്യങ്ങളാല്‍ നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുന്നെങ്കില്‍, ദൂരേക്കു നോക്കുക. കര്‍ത്താവിനെ നിങ്ങളുടെ മുമ്പില്‍ വച്ചിട്ട് നേരെ അവിടുത്തെ മുഖത്തേക്കു നോക്കുക. ഈ ലോകത്തില്‍ ജീവിക്കുന്നിടത്തോളം നാം കാണുന്നതിനാല്‍ പ്രലോഭിപ്പിക്കപ്പെടുന്നതു നമുക്ക് ഒഴിവാക്കാന്‍ ആവില്ല. എന്നാല്‍ രണ്ടാമത്തെ നോട്ടം നമുക്ക് ഒഴിവാക്കാന്‍ കഴിയും. നാം നമ്മുടെ കണ്ണുകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍, നമുക്ക് നമ്മുടെ ജീവിതവും ദൈവത്തിനു നമ്മെക്കൊണ്ടുള്ള പ്രയോജനവും നശിപ്പിക്കാന്‍ കഴിയും. അധ്യായം 5:15: ”നിന്റെ സ്വന്ത ജലാശയത്തിലെ തണ്ണീരും സ്വന്ത കിണറ്റില്‍നിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക.” ഇതു തങ്ങളുടെ സ്വന്തം ഭാര്യമാരെക്കൊണ്ടു തൃപ്തരാകുവാനും മറ്റു സ്ത്രീകളുടെ- മറ്റുള്ളവരുടെ കിണര്‍- പിന്നാലെ മോഹിച്ച് ഓടാതിരിക്കേണ്ടതിനുമായി ഭര്‍ത്താക്കന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. വിവാഹബന്ധത്തിനകത്ത് ലൈംഗിക ആസ്വാദനം ശരിയും നല്ലതുമാണ്. വിവാഹ ബന്ധത്തിനു പുറത്തുള്ളത് തിന്മയും സാത്താന്യവുമാണ്. അധ്യായം 6:6-10: മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴിയെ നോക്കി ബുദ്ധി പഠിക്ക. കൊയ്ത്തുകാലത്ത് ഉറുമ്പ് ആഹാരം ശേഖരിക്കുന്നു. കാരണം അതിന് ഭാവിക്കുവേണ്ടി മുന്‍കരുതല്‍ ഉണ്ട്. ശീതകാലത്ത് ഭക്ഷണം ലഭ്യമല്ലെന്ന് അതുഗ്രഹിക്കുന്നു. ഉറുമ്പിന്റെ തലച്ചോറ് എത്ര ചെറുതാണ്! എന്നിട്ടും ഭാവിക്കു വേണ്ടി ആഹാരം സംഭരിക്കാന്‍ ആ ചെറിയ തലച്ചോറില്‍ വേണ്ടത്ര ബോധം ഉണ്ട്. ദൈവത്തിന്റെ സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ അതിനെക്കാള്‍ എത്രയധികം ബുദ്ധിയുള്ളവനായിരിക്കണം! ഭാവിയിലേക്ക് ഒരു സമ്പാദ്യവും ഇല്ലാതിരിക്കത്തക്കവിധം, ഓരോ മാസവും ലഭിക്കുന്ന പണം മുഴുവന്‍ നാം ചെലവാ ക്കരുത്. അതിവ്യയം ചെയ്തിട്ട് തങ്ങളുടെ ഭാവിയിലെ അടിയന്തരഘട്ടങ്ങള്‍ക്കായി അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നു എന്നു പറയുന്ന ”അമിത-ആത്മീയത” ഉള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വിപത്ഘട്ടം ഉണ്ടാകുമ്പോള്‍, അവര്‍ ഉറുമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരുന്ന മറ്റു വിശ്വാസികളില്‍ നിന്നു കടം വാങ്ങേണ്ടി വരുന്ന സ്ഥിതിയില്‍ എത്തുന്നു! അല്ലെങ്കില്‍ മറ്റു വിശ്വാസികള്‍ അവരുടെ സഹായത്തിനായി വന്ന് അവരുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ട ദാനങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിച്ചുകൊണ്ടു യാചകരെപ്പോലെ അവര്‍ കാത്തിരിക്കുന്നു. നിങ്ങള്‍ അവരെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ബുദ്ധിയുള്ളവരായി ഓരോ മാസവും കുറച്ചു പണം വീതം മിച്ചം പിടിക്കത്തക്കവണ്ണം ഇപ്പോള്‍ നിങ്ങളെ തന്നെ ശിക്ഷണം ചെയ്യുക. ഇതേ പ്രമാണം ആത്മീയ കാര്യങ്ങളിലും പ്രായോഗികമാണ്. നിങ്ങളുടെ മനസ്സില്‍ ദൈവവചനം സംഭരിക്കുന്ന കാര്യം പരിഗണിക്കുക. നിങ്ങള്‍ ഒരിക്കല്‍ വിവാഹിതരായി മക്കള്‍ ഉണ്ടായി കഴിഞ്ഞാല്‍ നിങ്ങള്‍ക്കു ദൈവവചനം പഠിക്കാന്‍ വേണ്ടത്ര സമയം ഉണ്ടായിരിക്കുക യില്ല. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കായിരിക്കുന്ന നാളുകളില്‍, നിങ്ങള്‍ക്ക് ധാരാളം സമയം ഉള്ളപ്പോള്‍, പഠിച്ച് ഭാവിയിലേക്ക് വേണ്ടി ആ അറിവു സംഭരിക്കുക. അപ്പോള്‍ പിന്നീട് ആത്മീയമായി നിങ്ങള്‍ പട്ടിണി ആകുകയില്ല. അധ്യായം 6:21, ദൈവത്തിന്റെ വചനത്തെ തുടര്‍മാനം നമ്മുടെ ഹൃദയത്തോടു ബന്ധിച്ചു കൊള്‍വാന്‍ നമ്മെ പ്രബോധിപ്പിക്കുന്നു. കാരണം അപ്പോള്‍ ”നീ നടക്കുമ്പോള്‍ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും. നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും” (6:22). ദൈവവചനം നമുക്കു വഴി കാണിക്കും. പകലും രാവും നമ്മെ കാക്കും. നാം അസ്വസ്ഥരായിട്ട് രാത്രിയില്‍ വേണ്ടവിധം ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അതിനു കാരണം എവിടെയോ നാം ദൈവത്തോട് അനുസരണക്കേടു കാണിച്ചിട്ട് ഒരു ദുര്‍മനസ്സാക്ഷി നമുക്കുണ്ടായിരിക്കുന്നു എന്നതാണ്. കിടന്നുറങ്ങാനുള്ള ഏറ്റവും നല്ല തലയിണ നല്ല മനസ്സാക്ഷിയാണ്. അതിനുശേഷം നാം ഉണരുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഓരോ ചുവടിലും ദൈവവചനം നമ്മെ വഴി കാണിക്കും. നാം അങ്ങനെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അധ്യായം 7: സദാചാരബോധമില്ലാതെ അഴിഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ സന്ദര്‍ശിക്കുന്ന ഭോഷനായ ഒരു മനുഷ്യനെക്കുറിച്ചു പറയുന്നു. എല്ലാ സുഹൃദ്ബന്ധങ്ങളെക്കുറിച്ചും സ്ത്രീകളുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കേ ണ്ടതിന് യുവാക്കളോടുള്ള ശക്തമായ ഒരു മുന്നറിയിപ്പാണിത്. ഈ മേഖലയില്‍ ഒരു ചുവട് വളരെ വേഗത്തില്‍ മറ്റൊന്നിലേക്ക് നയിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയുള്ളവരല്ലെങ്കില്‍, നിങ്ങള്‍ക്ക് ദുഃഖപൂര്‍ണ്ണമായ ഒരു ജീവിതകാലം ഉണ്ടാകും. ശൃംഗാരികളായ സ്ത്രീകളെ സൂക്ഷിക്കുക. അനേകം നല്ല യുവ വിശ്വാസികളുടെ ജീവിതം സ്ത്രീകള്‍ നശിപ്പിച്ചിരിക്കുന്നു. തന്നെയുമല്ല ദൈവം അവര്‍ക്കുവേണ്ടി ആസൂത്രണം ചെയ്തിരുന്ന ശുശ്രൂഷ അവരില്‍ നിന്ന് അപഹരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അധ്യായം 8: ജ്ഞാനത്തെക്കുറിച്ചു പറയുന്നു (തന്നെ ശ്രദ്ധിക്കേണ്ടതിന് ആളുകളെ ക്ഷണിക്കുന്ന ഒരു സ്ത്രീ ആയിട്ട് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു). ”ദിവസംപ്രതി എന്റെ പടിവാതില്ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍ കട്ടളയ്ക്കല്‍ കാത്തുകൊണ്ടും എന്റെ വാക്കു കേട്ട് അനുസരിക്കുന്നവന്‍ ഭാഗ്യവാന്‍” (വാക്യം 34). ഓരോ പ്രഭാതത്തിലും ദിവസം മുഴുവനും ദൈവത്തിനു നമ്മോട് എന്താണ് പറയാനുള്ളതെന്നു നാം ശ്രദ്ധിക്കണം. അതു നമ്മെ പല ആപത്തുകളില്‍ നിന്നും രക്ഷിക്കും. അധ്യായം 9:1: ജ്ഞാനം, ഏഴു തൂണുകളിന്മേല്‍ ഒരു വീട് (സഭ) പണിയുന്നു. യാക്കോബ് 3:17-ല്‍ ഈ ഏഴു തൂണുകളുടെ പട്ടിക എഴുതിയിരിക്കുന്നു. ‘നിര്‍മ്മലവും, സമാധാനവും, ശാന്തിയും, അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും, ചാഞ്ചല്യമില്ലാത്തതും’ ആണത്. ഈ തൂണിന്മേലാണ് സഭ പണിയപ്പെടുന്നത്. ദൈവഭക്തിക്കുള്ള മാര്‍ഗ്ഗരേഖ അധ്യായം 10:12: ”സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.” പത്രൊസ് തന്റെ ലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു (1 പത്രൊസ് 4:8). നിങ്ങള്‍ യഥാര്‍ത്ഥമായി ഒരുവനെ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങള്‍ അയാളുടെ ബലഹീനതകളെ തുറന്നു കാട്ടാതെ അവയെ മറയ്ക്കുന്നു. അങ്ങനെയാണ് ദൈവം നമ്മോട് ഇടപെട്ടിരിക്കുന്നത്. അവിടുന്ന് നമ്മുടെ മുന്‍കാല പാപങ്ങളെ ആര്‍ക്കും തുറന്നുകാട്ടി കൊടുക്കുന്നില്ല. ദൈവം നമ്മോടു പെരുമാറിയ അതേ രീതിയില്‍ നാം മറ്റുള്ളവരോടു പെരുമാറണം. എന്റെ പ്രിയസഹോദരീ സഹോദരന്മാരെ, നിങ്ങള്‍ക്കു വിവേകമുള്ള വരാകണമെങ്കില്‍, ഞാന്‍ നിങ്ങളുടെ യൗവനത്തില്‍ നിങ്ങള്‍ക്ക് ഒരല്പം ഉപദേശം തരട്ടെ. ആരെയെങ്കിലും കുറിച്ച് ഒരു മോശമായ കാര്യം നിങ്ങള്‍ക്കറിയാമെങ്കില്‍, ആ കഥ നിങ്ങളോടുകൂടെ മരിക്കട്ടെ. അതിനെക്കുറിച്ചു പറഞ്ഞുകൊണ്ട് ചുറ്റി നടക്കരുത്. നിങ്ങള്‍ അതു ചെയ്താല്‍ ദൈവം നിങ്ങളെ മാനിക്കും. പ്രത്യേകിച്ച് അത് അവിടുത്തെ മക്കളിലാരെയെങ്കിലും കുറിച്ചുള്ള മോശമായ കഥയാണെങ്കില്‍. അവിടുന്നു നിങ്ങളെ പ്രത്യേകമായി സ്‌നേഹിക്കും. തെറ്റായ ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്ന ഒരു മകന്റെ പിതാവിനെക്കുറിച്ചു ചിന്തിക്കുക. അതെക്കുറിച്ച് എനിക്കു ചില കാര്യങ്ങള്‍ അറിയാം. എന്നാല്‍ അയാളുടെ മകന്‍ ചെയ്തതിനെ ക്കുറിച്ച് ഞാന്‍ ഒരിക്കലും ആരോടും പറയുന്നില്ല. ആ പിതാവ് അതുമൂലം എന്നെ വളരെയധികം സ്‌നേഹിക്കും എന്നു നിങ്ങള്‍ കരുതുന്നില്ലേ? ദൈവത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്- നാം അവിടുത്തെ മക്കളെ സ്‌നേഹത്തോടെ കൈകാര്യം ചെയ്യുന്നു എന്ന് അവിടുന്നു കാണുമ്പോള്‍. അധ്യായം 10:22: ”യഹോവയുടെ അനുഗ്രഹമാണ് സമ്പന്നനാക്കുന്നത്, അവിടുന്ന് അതിനോട് ഒരു ദുഃഖവും കൂട്ടിച്ചേര്‍ക്കുന്നില്ല.” ചില ഭാഷാന്തരങ്ങള്‍ അതിന്റെ അവസാന ഭാഗം ഇങ്ങനെ എഴുതിയിരിക്കുന്നു. ”അദ്ധ്വാനം അതിനെ വര്‍ദ്ധിപ്പിക്കുന്നില്ല.” ഈ ഭൂമിയില്‍ നമ്മുടെ ജീവിതത്തിനാവശ്യമുള്ളതെല്ലാം, യഹോവയുടെ അനുഗ്രഹം നമുക്കു നല്‍കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതങ്ങളുടെ മേലുള്ള യഹോവയുടെ അനുഗ്രഹത്തിനായി നമുക്ക് എപ്പോഴും അന്വേഷിക്കാം. അധ്യായം 10:31: ”നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു.” നിങ്ങള്‍ ഒരു നീതിമാനാണോ അല്ലയോ എന്ന് നിങ്ങള്‍ സംസാരിക്കുന്ന രീതിയില്‍ നിന്ന് നിങ്ങള്‍ക്കറിയാം. ഒരു നീതിമാന്റെ വായ് എപ്പോഴും ജ്ഞാനത്തിന്റെ വാക്കുകള്‍ മുന്നോട്ടു കൊണ്ടുവരുന്നു. അധ്യായം 11:3: ”നേരുള്ളവന്റെ നിഷ്‌കളങ്കത അവനെ വഴി നടത്തും.” ദൈവം ഒന്നാമതു നോക്കുന്നതു നമ്മിലുള്ള നിഷ്‌കളങ്കതയും സത്യസന്ധതയും ആണ്. സത്യസന്ധരാണെങ്കില്‍, നാം ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള ഹിതത്തിലേക്ക് നയിക്കപ്പെടുന്നു എന്നു നാം കണ്ടെത്തും. അധ്യായം 11:24; ”ഒരുത്തന്‍ വാരിവിതറിയിട്ടും വര്‍ദ്ധിച്ചു വരുന്നു. കൊടുക്കുന്നവന് ഏറെ ലഭിക്കും.” കൊടുക്കുന്നവന്‍ ഏറെ പ്രാപിക്കുന്നു എന്നത് ക്രിസ്തീയ ജീവിത ത്തിന്റെ വൈരുദ്ധ്യങ്ങളില്‍ ഒന്നാണ്. അതിനു കാരണം ദൈവം അവനെ അനുഗ്രഹിക്കുന്നു എന്നതാണ്. അതുപോലെ പിശുക്കന്‍ ദരിദ്രനായി തീരുന്നു. ഒരു പിശുക്കന്‍ രക്ഷിക്കപ്പെടുമ്പോള്‍, അവന്‍ വിശാല മനസ്‌കനാകുന്നു. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു, ”സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു. സൗജന്യമായി കൊടുപ്പിന്‍” (മത്തായി. 10:8). ദൈവം ധാരാളം കാര്യങ്ങള്‍ നമുക്കു സൗജന്യമായി നല്‍കിയിരി ക്കുന്നു. നാമും മറ്റുള്ളവര്‍ക്കു സൗജന്യമായി കൊടുക്കണം. സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന വിധവയ്ക്ക് രണ്ടു ചില്ലിക്കാശ് മാത്രമേ ഉണ്ടായിരുന്നുള്ളു. അവള്‍ക്കുണ്ടായിരുന്നത് അവള്‍ കൊടുത്തു. അതുകൊണ്ട് ദൈവം അവളെ ബഹുമാനിച്ചിട്ട് ഒരു കുറവും അവള്‍ക്കുണ്ടായില്ല എന്ന് എനിക്കു തീര്‍ച്ചയുണ്ട്. ”മറ്റുള്ളവരെ നനയ്ക്കുന്നവന്‍ തന്നത്താന്‍ നനയ്ക്കപ്പെടും” (വാക്യം 25). ദൈവം നിങ്ങളെ നനയ്ക്കുകയും നിങ്ങളെ പുതുക്കത്തോടെ നിര്‍ത്തുകയും വേണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ മറ്റുള്ളവരെ നനയ്ക്കണം. എന്തുകൊ ണ്ടാണ് അനേകം ക്രിസ്ത്യാനികളും പുതുക്കം നഷ്ടപ്പെട്ടവരും വരണ്ടവരുമായിരിക്കുന്നത്? കാരണം ദൈവം അവരെ നനയ്ക്കുന്നില്ല. എന്തുകൊണ്ടാണ് ദൈവം അവരെ നനയ്ക്കാത്തത്? കാരണം അവര്‍ മറ്റുള്ളവരെ നനയ്ക്കുന്നില്ല. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചു ചിന്തിച്ചിട്ട് നിങ്ങള്‍ക്കെങ്ങനെ അവരെ അനുഗ്രഹിക്കാന്‍ കഴിയും എന്നു കാണുക. അപ്പോള്‍ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുന്നു എന്നു നിങ്ങള്‍ കണ്ടെത്തും. അധ്യായം 12:23: ”വിവേകം ഉള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കി വയ്ക്കുന്നു.” വിവേകം ഉള്ള മനുഷ്യന്‍ തന്റെ അറിവ് പ്രദര്‍ശിപ്പിക്കാന്‍ മടിക്കുന്നവനാണ് എന്നാണ് അതിന്റെ അര്‍ത്ഥം. അയാള്‍ക്കു ധാരാളം കാര്യങ്ങള്‍ അറിയാം; എന്നാല്‍ അയാള്‍ അതെക്കുറിച്ച് വിനയാന്വിതനാണ്. വിഡ്ഢിയായ ഒരു മനുഷ്യനാകട്ടെ എന്തിനെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും ഉള്ള തന്റെ അഭിപ്രായം പറയുവാന്‍ സദാ തയ്യാറാണ്. അധ്യായം 13:10: ”അഹങ്കാരം കൊണ്ട് വിവാദം മാത്രം ഉണ്ടാകുന്നു.” എല്ലാ വിവാദവും നിഗളത്തിന്റെ ഫലമായുണ്ടാകുന്നതാണ്. അധ്യായം 14:12: ”മനുഷ്യനു ചൊവ്വായി തോന്നുന്ന ഒരു വഴി ഉണ്ട്. എന്നാല്‍ അതിന്റെ അവസാനം മരണ വഴികള്‍ അത്രെ.” അധ്യായം 16:25-ല്‍ ഈ വാക്യം ആവര്‍ത്തിക്കപ്പെടുന്നു. ഏതെങ്കിലും കാരണവശാല്‍ ആദ്യത്തെ തവണ നിങ്ങള്‍ക്കതു നഷ്ടമായാല്‍, ദൈവം രണ്ടാമതൊരു തവണ കൂടി അതു നിങ്ങള്‍ക്കു തരുന്നു. നിങ്ങളുടെ കണ്ണില്‍ ശരിയെന്നു തോന്നുന്നത് ദൈവത്തിന്റെ വഴി ആയിരിക്കണമെന്നില്ല. വിശ്വാസികള്‍ എന്തുകൊണ്ടാണ് തങ്ങളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചു ദൈവത്തിന്റെ മാര്‍ഗ്ഗദര്‍ശനം പരമാര്‍ത്ഥമായി അന്വേഷിക്കാത്തത്? കാരണം അവരുടെ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ ഘടകങ്ങളെക്കുറിച്ചും അവര്‍ക്ക് വേണ്ടുവോളം അറിവുണ്ട് എന്ന് അവര്‍ക്കു തോന്നുന്നു. തങ്ങള്‍ക്കു തെറ്റുപറ്റിയെന്നും അവര്‍ തങ്ങളുടെ ജീവിതം പാഴാക്കിക്കളഞ്ഞിരിക്കുന്നു എന്നും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ കണ്ടെത്തുന്നു. താഴ്മയുള്ളവരായി നമുക്ക് ഒന്നും അറിയില്ല എന്ന് ഏറ്റു പറയുന്നതാണ് വിവേകം. അതുകൊണ്ട് അവിടുത്തെ ജ്ഞാനത്തിനായി നമുക്ക് യഹോവയെ അന്വേഷിക്കാം. തിരുവചനം പഠിക്കുന്ന കാര്യത്തില്‍ പോലും, നമ്മള്‍ മന്ദബുദ്ധികളും ഭോഷന്മാരും ആണെന്നും പരിശുദ്ധാത്മാവിനാല്‍ വെളിപ്പാട് നല്‍കപ്പെട്ടില്ലെങ്കില്‍ അതു മനസ്സിലാക്കുന്നതില്‍ നാം തീര്‍ത്തും വഴിതെറ്റി പോയേക്കാം എന്നും നമുക്ക് ഏറ്റുപറയാം. ദൈവം നമ്മോടു പറയുന്നു: ”എന്റെ വഴികള്‍ നിങ്ങളുടെ വഴികള്‍ അല്ല” (യെശയ്യാവ് 55:8). അധ്യായം 15:13: ‘സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു.” ഹൃദയത്തിലുള്ള സന്തോഷമാണ് നമ്മുടെ മുഖങ്ങളില്‍ ശോഭകൊണ്ടു വരുന്നത്. ”സന്തുഷ്ടഹൃദയന് നിത്യഉത്സവം” (വാക്യം 15). നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതിന് സദൃശവാക്യങ്ങളില്‍ വലിയ ഊന്നല്‍ ഉണ്ട്. ”സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു”(17:22). അങ്ങനെ സന്തോഷത്തിനു നമ്മെ ആരോഗ്യവാന്മാരാക്കാനും കഴിയും. ദൈവരാജ്യം വെറും നീതിമാത്രമല്ല, എന്നാല്‍ പരിശുദ്ധാത്മാവിലുള്ള സന്തോഷത്തോടു കൂടിയ നീതിയാണ്. പഴയനിയമത്തില്‍ അവര്‍ക്ക് സന്തോഷം കൂടാതെയുള്ള നീതി ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ നമുക്ക് സന്തോഷത്തോടു കൂടിയുള്ള നീതിയാണുള്ളത്. നാം യേശുവിനെ അനുഗമിക്കുംതോറും നമ്മുടെ ചുവടുകളില്‍ കുതിപ്പും നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷവും നമ്മുടെ മുഖങ്ങളില്‍ പ്രകാശവും ഉണ്ട്. അധ്യായം 16:18: ”നാശത്തിനു മുമ്പേ ഗര്‍വ്വം, വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.” ആരെങ്കിലും പാപത്തില്‍ വീഴുന്നെങ്കില്‍ അതിനു കാരണം അയാള്‍ നിഗളമുള്ളവനായതാണ്. നാം എന്തെങ്കിലും മടയത്തരം ചെയ്യുമ്പോള്‍, അതിന്റെ കാരണം നിഗളമാണെന്ന് നമുക്ക് നിരുപാധികമായി തീര്‍ച്ചയാക്കാം. നമ്മെ വീഴാതെ സൂക്ഷിക്കുവാന്‍ കര്‍ത്താവിനു കഴിവുണ്ട് (യൂദാ 24). അവിടുന്ന് എങ്ങനെയാണതു ചെയ്യുന്നത്? നമ്മെ നിലത്തോളം താഴ്ത്തുന്നതിലൂടെ! നാം നില്‍ക്കുകയോ ഇരിക്കുകയോ ആണെങ്കില്‍ നാം വീഴാം. എന്നാല്‍ നാം നിലത്തു നെടുംപാടു കവിണ്ണു വീണു കിടക്കുകയാണെങ്കില്‍, നമുക്കു വീഴാന്‍ കഴിയില്ല!! അതുകൊണ്ട് വീഴാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നമുക്ക് എല്ലായ്‌പ്പോഴും നമ്മുടെ മുഖത്തെ പൊടിയില്‍ സൂക്ഷിക്കാം. ദൈവം നമ്മെ എത്രമാത്രം അനുഗ്രഹിക്കുന്നുണ്ടെങ്കിലും അല്ലെങ്കില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ദൈവത്തിന്റെ മുമ്പിലുള്ള നമ്മുടെ ഒന്നുമില്ലായ്മയെ മനസ്സില്‍ സൂക്ഷിക്കാം. അങ്ങനെ നാം ദൈവത്തിന്റെ ആരാധകരായിത്തീരുകയും നാം ഒരിക്കലും വീഴാതിരിക്കുകയും ചെയ്യും. അധ്യായം 17:9: ”ലംഘനം മറച്ചു വയ്ക്കുന്നവന്‍ സ്‌നേഹം അന്വേഷിക്കുന്നു.” ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റു ചെയ്‌തോ? ചിലര്‍ നിങ്ങളെ ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്‌തോ? അതു ക്ഷമിക്കുക, അവഗണിക്കുക. അതാണ് ഒരു ദൈവഭക്തന്‍ നടക്കുന്ന സ്‌നേഹത്തിന്റെ മാര്‍ഗ്ഗം. അധ്യായം 17:28: മിണ്ടാതിരുന്നാല്‍ ഒരു ഭോഷനെപ്പോലും ജ്ഞാനിയായി എണ്ണും. നിങ്ങള്‍ ഒരു ഭോഷനാണ്. എന്നാല്‍ ആളുകള്‍ നിങ്ങളെ ജ്ഞാനിയായി പരിഗണിക്കണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യണം? നിങ്ങളുടെ വായടച്ചു സൂക്ഷിക്കുക! അപ്പോള്‍ ആളുകള്‍ ഇപ്രകാരം കരുതും: ”അയാള്‍ അഗാധജ്ഞാനമുള്ള ഒരു മനുഷ്യനാണ്. അതുകൊണ്ടാണ് അയാള്‍ നിശ്ശബ്ദനായിരിക്കുന്നത്.” അവിടെ നിങ്ങളുടെ വായ് നിങ്ങള്‍ തുറന്നിരുന്നെങ്കില്‍, നിങ്ങള്‍ ഒരു ഭോഷനാണെന്ന് എല്ലാവരും അറിയുമായിരുന്നു. അതുകൊണ്ട് കേള്‍പ്പാന്‍ വേഗതയുള്ളവനും പറയുന്നതിന് താമസമുള്ളവനും ആയിരിക്കുക – പ്രത്യേകിച്ചു നിങ്ങള്‍ ചെറുപ്പവും വിവേകരഹിതനും ആയിരിക്കുമ്പോള്‍. നാം സംസാരത്തില്‍ സംയമനം പാലിക്കുമ്പോള്‍ അവിടെ എത്ര അനുഗ്രഹമാണുള്ളത്? അധ്യായം 18:12: ‘മാനത്തിനു മുമ്പേ താഴ്മ.” ദൈവത്തില്‍ നിന്നു നിങ്ങള്‍ മാനം അന്വേഷിക്കുന്നോ? എങ്കില്‍ നിങ്ങളെത്തന്നെ താഴ്ത്തുക. അധ്യായം 18:16: ”മനുഷ്യന്‍ വയ്ക്കുന്ന കാഴ്ചയാല്‍ അവനു പ്രവേശനം കിട്ടും. അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.” ദൈവം നമുക്കു നല്‍കുന്ന ദാനങ്ങളാല്‍ (വരങ്ങളാല്‍) ആണ് സഭയില്‍ ശുശ്രൂഷിക്കാന്‍ അവിടുന്നു നമുക്ക് ഇടം നല്‍കുന്നത്. ദൈവത്താല്‍ നല്‍കപ്പെട്ട ഒരു വരങ്ങളുമില്ലാത്ത അനേകര്‍ സ്ഥാനത്തിനും മാനത്തിനുമായി അന്വേഷിക്കുകയും പോരാടുകയും ചെയ്യുന്നതു കാണുന്നതു പരിതാപകരമാണ്. ”ആത്മികവരങ്ങള്‍ വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍ (1കൊരി. 14:1) എന്നു നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രവചിക്കുക എന്നാല്‍ വെല്ലുവിളിക്കുകയും, ബോധ്യം വരുത്തുകയും, ആശ്വസിപ്പിക്കുകയും, പ്രോല്‍സാഹിപ്പിക്കുകയും പണിയുകയും ചെയ്യുന്ന വിധത്തില്‍ ദൈവവചനം സംസാരിക്കുന്നതാണ് (1 കൊരി. 14:3). തന്റെ വരങ്ങളെ വിലമതിക്കാത്തവര്‍ക്കു ദൈവം തന്റെ വരങ്ങള്‍ നല്‍കുന്നില്ല. ദൈവത്തില്‍ നിന്ന് ഒരു സന്ദേശമുള്ള ഒരുവനെ കേള്‍ക്കുവാന്‍ ആളുകള്‍ നൂറു കണക്കിനു മൈലുകള്‍ യാത്ര ചെയ്യും. സ്‌നാപകയോഹന്നാന്‍ മരുഭൂമിയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കേള്‍ക്കുവാന്‍ യെഹൂദ്യയിലെ എല്ലായിടങ്ങളില്‍ നിന്നും ആളുകള്‍ വന്നു. കാരണം അദ്ദേഹത്തിനു സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സന്ദേശം ഉണ്ടായിരുന്നു. അധ്യായം 18:19: ”ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു.” ഇതുകൊണ്ടാണ് നാം തമ്മില്‍ തമ്മില്‍ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കേണ്ട ആവശ്യമുള്ളത് – ബന്ധങ്ങള്‍ തകര്‍ക്കപ്പെട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതിന്. അധ്യായം 18:21: ”മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു.” പെന്തക്കോസ്തു നാളില്‍, അവരുടെ നാവിനെ പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ തീയില്‍ നിര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നു കാണിക്കുവാന്‍ ശിഷ്യന്മാരുടെ മേല്‍ അഗ്നിനാവു പ്രത്യക്ഷമായി. യാക്കോബ് 3:6 പറയുന്നത് നാവിനെ നരകത്തിലെ തീകൊണ്ടും തീയില്‍ നിര്‍ത്താന്‍ കഴിയും എന്നാണ്. നമ്മുടെ നാവ് പരിശുദ്ധാത്മാ വിനാല്‍ നിയന്ത്രിക്കപ്പെട്ടാല്‍ മാത്രമേ നമ്മുടെ നാവിലൂടെ മരണം വ്യാപിക്കുന്നതില്‍ നിന്നു നമുക്കു രക്ഷപ്പെടാന്‍ കഴിയൂ. നമ്മുടെ ജഡത്തിന്റെ ദുഷിച്ച അവസ്ഥയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അധ്യായം 19:17: ”എളിയവനോടു കൃപ കാണിക്കുന്നവന്‍ യഹോവയ്ക്കു വായ്പ കൊടുക്കുന്നു. അവന്‍ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.” ദരിദ്രന്‍ ദൈവത്തിനുള്ളവനാണ്. അതുകൊണ്ട് നാം ദരിദ്രര്‍ക്കു ചെയ്യുന്ന ഏതു കാര്യത്തെയും അവിടുത്തേക്കു വേണ്ടി ചെയ്യപ്പെട്ടതായി അവിടുന്നു കണക്കാക്കുന്നു- അതുകൊണ്ടാണ് നമ്മുടെ ദയയ്ക്ക് പകരം തരും എന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നത്. അധ്യായം 19:18: ”പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശാസിക്ക, എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുത്.” നമ്മുടെ മക്കളെ നരകത്തില്‍ നിന്നു രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കു ശിക്ഷ നല്‍കണമെന്നതിനെ ക്കുറിച്ചു പറയുന്ന അനേകം വാക്യങ്ങള്‍ സദൃശവാക്യങ്ങളില്‍ ഉണ്ട്. അധ്യായം 20:14: ”വിലയ്ക്കു വാങ്ങുന്നവന്‍ ചീത്ത ചീത്ത എന്നു പറയുന്നു, എന്നാല്‍ വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.” ഇന്ത്യയില്‍ മിക്ക ആളുകളും കച്ചവടക്കാരനില്‍ നിന്ന് ചില സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കേണ്ടതിന് ഈ തന്ത്രം ഉപയോഗിക്കുന്നു. ചില സാധനങ്ങള്‍ ഒരു രൂപ കുറച്ചു കിട്ടേണ്ടതിന്, സാധുക്കളായ പച്ചക്കറി കച്ചവടക്കാരോടു പോലും തര്‍ക്കിക്കുന്ന വിശ്വാസികളെ ഞാന്‍ കണ്ടിട്ടുണ്ട്. അതു ക്രിസ്ത്വാനുരൂപമാണോ? ആ പാവപ്പെട്ട മനുഷ്യന്‍ തന്റെ കുടുംബം പുലര്‍ത്തുവാന്‍ വേണ്ടി ബദ്ധപ്പെടുകയാണ്. ദൈവം നിങ്ങള്‍ക്ക് അയാളെക്കാള്‍ അധികം നല്‍കിയിരിക്കുന്നു. വിശാല മനസ്‌ക്കരായിരി ക്കുക. നമുക്കു ചുറ്റുപാടുമുള്ളവരോട് നമുക്ക് നല്ലവരായിരിക്കാം. പ്രത്യേകിച്ച് ദരിദ്രരോട്. അധ്യായം 21:2: ”മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായി തോന്നുന്നു. യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.” ദൈവം ഒരു പ്രവൃത്തിയെക്കാള്‍ അതിന്റെ ലക്ഷ്യത്തെ നോക്കുന്നു. നാം എപ്പോഴും അതോര്‍ക്കണം. അധ്യായം 21:13: ”എളിയവന്റെ നിലവിളിക്കു ചെവി പൊത്തുന്നവന്‍ താനും വിളിച്ചപേക്ഷിക്കും, ഉത്തരം ലഭിക്കയില്ല.” നാം മറ്റുള്ളവരോട് ഇടപെടുന്നതുപോലെ ദൈവം നമ്മോടും ഇടപെടും- പ്രത്യേകിച്ച് എളിയവരോട്. അതുകൊണ്ടാണ് അനേകം വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കാത്തത്. അധായം 21:19: ”ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടു കൂടെ പാര്‍ക്കുന്നതിലും നിര്‍ജ്ജന പ്രദേശത്തുപോയി പാര്‍ക്കുന്നതു നല്ലത്.” സദാ അധിക്ഷേപിക്കുന്ന ഒരു ഭാര്യയെക്കുറിച്ചു ദൈവം എന്തു ചിന്തിക്കുന്നു എന്ന് ഇവിടെ നാം കാണുന്നു. അധ്യായം 22:4: ”താഴ്മയ്ക്കും യഹോവ ഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” ആത്മീയസമ്പത്ത്, ആത്മീയ ബഹുമാനം, ആത്മീയ ജീവന്‍ തുടങ്ങിയവ ദൈവത്തില്‍ നിന്നു വരുന്നവയും അവിടുന്ന് മനുഷ്യനില്‍ അന്വേഷിക്കുന്ന രണ്ടു ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്നവയു മാണ്: താഴ്മയും ദൈവഭയവും. സഭയിലെ നേതൃസ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുമ്പോള്‍, നാം അന്വേഷിക്കേണ്ട പ്രധാന ഗുണങ്ങള്‍ ഇവയാണ്. അധ്യായം 22:6,15: ”ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക. അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു. ശിക്ഷയ്ക്കുള്ള വടി അതിനെ അവനില്‍ നിന്ന് അകറ്റിക്കളയും.” ഒരു കുഞ്ഞിന്റെ ഹൃദയത്തില്‍ കാണപ്പെടുന്ന ഭോഷത്വം നീക്കിക്കളയാന്‍, നിങ്ങള്‍ ചില ശിക്ഷകള്‍ അവന്റെ പൃഷ്ഠഭാഗത്ത് കൊടുക്കേണ്ടതുണ്ട്. ഒരു കുഞ്ഞിന്റെ പൃഷ്ഠവും അവന്റെ ഹൃദയവും തമ്മില്‍ വ്യക്തമായ ഒരടുത്ത ബന്ധമുണ്ട്! ഒരു കുഞ്ഞ് ബുദ്ധിപൂര്‍വ്വം സ്‌നേഹത്തില്‍ ശിക്ഷിക്കപ്പെട്ടാല്‍, അവന്‍ വളര്‍ന്നു വരുമ്പോള്‍ കര്‍ത്താവിനെ പിന്‍ഗമിക്കുകയും ദുഷ്ടലോകത്തെ നേരിടാന്‍ ഭവനം വിട്ടുപോകയും ചെയ്യുന്നു. അധ്യായം 22:29: ”പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നില്‍ക്കും.” ഇത് ദൈവവചനത്തിന്റെ ചട്ടപ്രകാരമുള്ള പഠനം, കര്‍ത്താവിനെ സേവിക്കുന്നതിലുള്ള ജാഗ്രത എന്നിവയുടെ കാര്യത്തില്‍ പ്രയോഗിക്കാന്‍ പറ്റിയ ഒരു നല്ല വചനമാണ്. ദൈവം തന്റെ മക്കളെ (യഥാര്‍ത്ഥ രാജാക്കന്മാര്‍) സേവിക്കാനുള്ള ശുശ്രൂഷയുടെ അനേകം വാതിലുകള്‍ ഇങ്ങനെയുള്ള ഒരു മനുഷ്യനു തുറന്നുകൊടുക്കും. അധ്യായം 23:22: ”നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേള്‍ക്ക. കൂടാതെ നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുത്.” ഇന്ന് അനേകം മക്കള്‍ നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല. ഇതു സങ്കടകരമാണെന്നു മാത്രമല്ല ദോഷവുമാണ്. തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നവരെ ദൈവം പ്രത്യേകം ശ്രദ്ധിക്കുകയും അവരെ പ്രത്യേക വിധത്തില്‍ അനുഗ്രഹിക്കുകയും ചെയ്യുന്നു. അധ്യായം 23:31: ”വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.” എല്ലാത്തരം നുരഞ്ഞുപൊങ്ങുന്ന മദ്യവും (കൂടിയ അളവില്‍ ആല്‍ക്കഹോള്‍ ഉള്‍ക്കൊള്ളുന്ന ഏതു പാനീയവും) ഒഴിവാക്കുന്നതിനുള്ള ഒരു പ്രബോധനമാണിത്. അതുകൊണ്ട് യേശു കുടിച്ചതും കാനാവില്‍ അവിടുന്ന് ഉണ്ടാക്കിയതും വീട്ടില്‍ ഉണ്ടാക്കിയ വീര്യം കുറഞ്ഞ വീഞ്ഞായിരുന്നിരിക്കാം- കാരണം എല്ലാ ദൈവവചനവും യേശു അനുസരിച്ചു എന്നു നമുക്കറിയാം. അതുകൊണ്ട് ഈ വചനവും അവിടുന്ന് അനുസരിച്ചിട്ടുണ്ടാവണം. അധ്യായം 24:11,12: ”മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക. ‘ഞങ്ങള്‍ അറിഞ്ഞില്ലല്ലോ’ എന്നു നീ പറഞ്ഞാല്‍, ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ?” ഈ വാക്യം ഇന്ന് സുവിശേഷവേലയില്‍ ഏര്‍പ്പെടാനുള്ള ഒരു വെല്ലുവിളിയാണ്. നമുക്കു ചുറ്റുപാടുമുള്ള ലോകം സുവിശേഷം കേള്‍ക്കേണ്ട ആവശ്യമുണ്ട്. നാം അതു കൊടുക്കേണ്ട ആവശ്യവുമുണ്ട്. അധ്യായം 24:17: ”നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്.” പഴയ നിയമത്തില്‍ പോലും അവരുടെ ശത്രുവിന്റെ വീഴ്ചയില്‍ സന്തോഷിക്കരുത് എന്ന് അവരോടു പറഞ്ഞിരിക്കുന്നു. അധ്യായം 24:27: ”വെളിയില്‍ നിന്റെ വേല ചെയ്ക, വയലില്‍ എല്ലാം തീര്‍ക്കുക. പിന്നത്തേതില്‍ നിന്റെ വീടു പണിയുക.” വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ യുവാക്കള്‍ക്കും വേണ്ടിയുള്ള നല്ല ഒരു ഉപദേശമാണിത്. ആദ്യം ഒരു ജോലി നേടുക, പിന്നീട് വിവാഹം കഴിക്കുക. ഒരു കുടുംബം പുലര്‍ത്താന്‍ വേണ്ടത്ര പണം സമ്പാദിക്കുക. പിന്നെ നിങ്ങളുടെ കുടുംബം പണിയേണ്ടതിന് ഒരു ഭാര്യയ്ക്കായി അന്വേഷിക്കുക. അധ്യായം 24:30-34: ഇവിടെ തന്റെ വയലിനെ പരിരക്ഷിക്കാതിരുന്നതു മൂലം അതു മുള്ളുകൊണ്ടു മൂടപ്പെട്ട, മടിയനായ ഒരു മനുഷ്യനെക്കുറിച്ചു നാം വായിക്കുന്നു. മറ്റുള്ളവര്‍ വേല ചെയ്തുകൊണ്ടിരുന്നപ്പോള്‍ അയാള്‍ ഉറങ്ങി. നാം അതുപോലെ ഉറങ്ങിയാല്‍ ദാരിദ്ര്യം നമ്മെയും കയറിപ്പിടിക്കും എന്ന മുന്നറിയിപ്പാണ് ഇവിടെയു ള്ളത്. ഹെന്റി ലോങ്‌ഫെലോ (ഒരു ആംഗലകവി) എഴുതിയ ഒരു കവിതയില്‍ അദ്ദേഹം പറഞ്ഞു: ”മഹാന്മാരായ മനുഷ്യര്‍ എത്തിച്ചേര്‍ന്നതും സൂക്ഷിച്ചതുമായ ഉയരങ്ങള്‍ പെട്ടെന്നുള്ള ഒരു പറക്കലിലൂടെ നേടിയതല്ല. എന്നാല്‍ അവരുടെ കൂട്ടുകാര്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവര്‍ ഉയരങ്ങളിലേക്ക് അദ്ധ്വാനിക്കുകയായിരുന്നു.” ദൈവം ആദമിനോടു പറഞ്ഞത് അവന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അവന്റെ അപ്പം സമ്പാദിക്കണമെന്നാണ്. അലസനായ ഒരു വിശ്വാസിയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വചനം പഠിക്കുകയും ശുഷ്‌കാന്തിയോടെ അത് അനുസരിക്കുകയും ചെയ്യുന്ന ഒരുവന് ഫലപ്രദമായ ഒരു ജീവിതം ഉണ്ടായിരിക്കും. അദ്ധ്വാന ശീലമുള്ള ഒരു മനുഷ്യന് ഒരു നല്ല തോട്ടം ഉണ്ടായിരിക്കും. കൂടാതെ അനുഗ്രഹിക്കപ്പെട്ട ഒരു ശുശ്രൂഷയും ഉണ്ടായിരിക്കും. എന്നാല്‍ മടിയനായ ഒരു മനുഷ്യന് ഭൂമിയിലും നിത്യതയിലും പലതിനെച്ചൊല്ലി ഖേദിക്കേണ്ടി വരും. അധ്യായം 25:14: ”വരങ്ങളെ ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.” രോഗശാന്തി വരവും മറ്റ് അമാനുഷിക വരങ്ങളും ഉണ്ടെന്ന് അവകാശപ്പെട്ട് ശുദ്ധമനസ്സുള്ള വിശ്വാസികളെ കബളിപ്പിക്കുന്ന അനേകം പ്രസംഗകര്‍ ഇന്നുണ്ട്. ഇവിടെ ഇതിനെ ആകാശത്തു മേഘങ്ങള്‍ കണ്ടുകൊണ്ട് അവന്റെ വയലിന് മഴ ലഭിക്കുമെന്നു പ്രതീക്ഷിക്കുകയും ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകനോടു താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു! നിങ്ങള്‍ക്കില്ലാത്ത ഒരു വരം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അവകാശപ്പെടരുത്. നിങ്ങള്‍ക്കൊരു വരമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ക്കും വ്യക്തമാകും. ദൈവം നിങ്ങള്‍ക്കു സുവിശേഷീകരണത്തിനുള്ള ഒരു വരം നല്‍കിയിരിക്കുന്നെങ്കില്‍, നിങ്ങള്‍ അനേകരെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരും- ഒന്നോ രണ്ടോ പേരെ അല്ല. ദൈവം നിങ്ങള്‍ക്കു പഠിപ്പിക്കാനുള്ള വരം നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശുശ്രൂഷയിലൂടെ അനേകം ആളുകള്‍ തെളിഞ്ഞ ബോധ്യങ്ങളിലേക്കു വരും- കേവലം ഒന്നോ രണ്ടോ പേരല്ല. ദൈവം നിങ്ങള്‍ക്കു രോഗശാന്തിക്കുള്ള വരം നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അനേകര്‍ സൗഖ്യമാകും- വെറും രണ്ടോ മൂന്നോ പേര്‍ അല്ല. വലിയ തോതില്‍ ആളുകള്‍ സൗഖ്യമാകുന്നില്ലെങ്കില്‍, അതു തെളിയിക്കുന്നതു നിങ്ങള്‍ക്ക് ആ വരം ഇല്ല എന്നാണ്. അധ്യായം 26:4 പറയുന്നു: ”~ഒരു മൂഢനോട് അവന്റെ ഭോഷത്തം പോലെ ഉത്തരം പറയരുത്.” എന്നാല്‍ തൊട്ടടുത്ത വാക്യം പറയുന്നു, ”ഒരു മൂഢനോട് അവന്റെ ഭോഷത്തത്തിനു തക്കവണ്ണം ഉത്തരം പറയുക” (വാക്യം 5). ഇതില്‍ ഏതു പ്രസ്താവനയാണ് ശരിയായിട്ടുള്ളത്? അതിന്റെ ഉത്തരം: രണ്ടും ശരിയാണ്. കാരണം അവ രണ്ടുതരം ഭോഷന്മാരെക്കുറിച്ചാണ്. യേശു തന്റെ ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കി. എന്നാല്‍ യേശുവിനോട് പരീശന്മാര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, അവിടുന്ന് അത്രയും വ്യക്തമായ മറുപടികള്‍ നില്‍കിയില്ല. കൂടാതെ ഹെരോദാവിനോട് ഒരു മറുപടിയും പറഞ്ഞില്ല. അതുകൊണ്ട് ആളുകള്‍ നമ്മോടു ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ആ വ്യക്തി ഏതു തരത്തിലുള്ള മൂഢനാണെന്നു നാം വിവേചിക്കണം. അതറിയുവാന്‍ നമുക്ക് പരിശുദ്ധാത്മാവിന്റെ വിവേചനശക്തി ആവശ്യമാണ്. അധ്യായം 26:27: ”കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും. കല്ല് ഉരുട്ടുന്നവന്റെ മേല്‍ അതു തിരിഞ്ഞുരുളും.” മറ്റുള്ളവരെ ഉപദ്രവിക്കുവാന്‍ നോക്കുന്നവര്‍, അവരെ ഉപദ്രവിക്കുവാന്‍ ആസൂത്രണം ചെയ്ത ദോഷം തങ്ങളുടെ നേരെ തിരിഞ്ഞു വരുന്നതായി കണ്ടെത്തും എന്നൊരു മുന്നറിയിപ്പാണ് ഇത്. ഹാമാന്‍ ഇതിനൊരു ഉദാഹരണമാണ്. അധ്യായം 27:1: ”നാളത്തെ ദിവസം ചൊല്ലി പ്രശംസിക്കരുത്. ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.” യാക്കോബ് നമ്മോടു പറയുന്നത് ഒരു ദിവസം കൂടി നാം ജീവിച്ചിരിക്കുമോ എന്ന കാര്യം നമുക്കു തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല എന്ന് നാം അംഗീകരിക്കണം എന്നാണ് (യാക്കോബ് 4:15). ഈ വസ്തുതയെക്കുറിച്ചുള്ള സ്ഥിരമായ അറിവ് നാം എല്ലാവരെയും താഴ്മയില്‍ നിലനിര്‍ത്തും. അധ്യായം 27:2: ”നിന്റെ വായല്ല മറ്റൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.” ക്രിസ്തുവിന്റെ ആത്മാവിനു തീര്‍ത്തും അന്യമായ സ്വയം ഉയര്‍ത്തല്‍ ക്രിസ്തീയ ഗോളത്തില്‍ ധാരാളമുണ്ട്. അധ്യായം 27:23: ”നിന്റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക, നിന്റെ കന്നുകാലികളില്‍ നന്നായി ദൃഷ്ടി വയ്ക്കുക.” ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിന്റെ ഇടയന്മാരായിരിക്കുന്നവര്‍ക്കുള്ള ഒരു നല്ല വചനമാണിത്. ഒരു നല്ല മൂപ്പന്‍ തന്റെ സഭയിലെ ഓരോ വിശ്വാസിയുടെയും ആത്മീയ അവസ്ഥ അറിയും. അധ്യായം 28:13: ”തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല. എന്നാല്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” നമ്മുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റു പറഞ്ഞാല്‍ മാത്രം പോരാ എന്നു പഠിപ്പിക്കുന്ന വേദപുസ്തക ത്തിലെ ഏറ്റവും തെളിമയുള്ള വാക്യങ്ങളില്‍ ഒന്നാണത്. നാം അവയെ ഉപേക്ഷി ക്കേണ്ടതുമുണ്ട്. അധ്യായം 29:1: ”കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കു പോക്കില്ലാതെ നശിച്ചുപോകും.” ദൈവത്തിന്റെ കരുണയും നന്മയും മുതലെടുക്കുന്നത് ആരും തുടര്‍ന്നുകൊണ്ടിരിക്കരുത്. കാരണം, ”അപായരേഖ” കടന്നിരിക്കുന്നു എന്ന് പെട്ടെന്ന് ഒരു ദിവസം അവന്‍ കണ്ടെത്തുകയും പരിശുദ്ധാത്മാവ് അവനോടു വാദിക്കുന്നതു നിര്‍ത്തുകയും ചെയ്യും. അതിനു ശേഷം അവന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയുകയുമില്ല. അധ്യായം 29:18: ”ദര്‍ശനം ഇല്ലാത്തേടത്ത് ജനം നശിച്ചുപോകുന്നു.” ക്രൈസ്തവ ഗോളത്തില്‍ ഇന്നത്തെ വലിയ ആവശ്യം ദര്‍ശനമുള്ള പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരിക്കുക എന്നതാണ്. ഈ കാലത്ത് നമ്മുടെ ദേശത്ത് അവിടുത്തേക്ക് നമ്മിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ഒരു ദര്‍ശനം നല്‍കാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇന്ത്യക്കുവേണ്ടി നിങ്ങള്‍ക്ക് ഒരു ഭാരം തരേണ്ടതിന് ദൈവത്തോടു ചോദിക്കുക. അധ്യായം 29:20: വാക്കുകളില്‍ (അല്ലെങ്കില്‍ അയാളുടെ ഇടപാടുകളില്‍) തിടുക്കമുള്ള ഒരു മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.” ശലോമോന്റെ സദൃശവാക്യങ്ങളിലെ അവസാന അധ്യായമാണിത്. ഇനി ഈ അധ്യായത്തില്‍ അവസാനത്തില്‍ നിന്ന് ഏഴു വാക്യങ്ങള്‍ കൂടിയുണ്ട്. ഈ 29 അധ്യായങ്ങളിലും ശലോമോന്‍ വിവിധ തരത്തിലുള്ള മൂഢന്മാരെ കുറിച്ചു വിവരിക്കുകയായിരുന്നു. അവസാനമായി, ഉപസംഹരിക്കുന്നതിനു മുന്‍പ്, അവന്‍ പറയുന്നു, ”ഇനി എല്ലാവരിലും ഏറ്റവും വലിയ വിഡ്ഢി ആരാണെന്ന് ഞാന്‍ നിങ്ങളോടു പറയട്ടെ- സംസാരിക്കാന്‍ തിടുക്കമുള്ളവനും ധൃതഗതിയില്‍ തീരുമാനങ്ങളെടുക്കുന്നവനും. അവന് ഒന്നാം സമ്മാനം ലഭിക്കുന്നു!” ഈ പുസ്തകത്തില്‍ പറയപ്പെട്ടിരിക്കുന്ന മറ്റെല്ലാ വിഡ്ഢികള്‍ക്കും ഈ തിടുക്കമുള്ള മനുഷ്യനെക്കുറിച്ചുള്ളതിനേക്കാള്‍ അധികം പ്രത്യാശയുണ്ട്. അധ്യായം 30: ആഗൂര്‍ എന്നു പേരുള്ള ഒരു മനുഷ്യനാല്‍ എഴുതപ്പെട്ടതാണ്. 7,8 വാക്യങ്ങളില്‍ അയാള്‍ പറയുന്നു: ”രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ. (1) വ്യാജവും ഭോഷ്‌ക്കും എന്നോട് അകറ്റേണമേ (2) ദാരിദ്ര്യവും സമ്പത്തും ഒരിക്കലും എനിക്കു തരരുതേ.” പഴയനിയമകാലത്ത് അവര്‍ക്ക് ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കണമായിരുന്നു, കാരണം (ഈ വാക്യത്തിന്റെ ശേഷിച്ച ഭാഗത്തു പറയുന്നതുപോലെ) അവര്‍ ചിന്തിച്ചത് തങ്ങള്‍ ദരിദ്രരാണെങ്കില്‍ മോഷ്ടിക്കുമെന്നും അവര്‍ അധികം സമ്പന്നന്മാരായാല്‍ അവര്‍ യഹോവയെ ഉപേക്ഷിക്കുമെന്നുമാണ്. 90% വിശ്വാസികളും ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ട്. കാരണം വളരെയധികം പണം അവരെ നശിപ്പിക്കും. എന്നാല്‍ അത് ജീവിക്കാനുള്ള ഏറ്റവും ആഴം കുറഞ്ഞ നിലയാണ്. പൗലൊസ് ഏതുവിധമായാലും, പറഞ്ഞു,”ഞാന്‍ ദരിദ്രനാണോ സമ്പന്നനാണോ എന്നത് എനിക്കു കാര്യമല്ല. എനിക്കു രണ്ടും കൈകാര്യം ചെയ്യാന്‍ കഴിയും” (ഫിലിപ്യര്‍ 4:12). സമ്പത്ത് പൗലൊസിനെ നശിപ്പിക്കുകയില്ല. അതുപോലെ ദാരിദ്ര്യം തന്നെ കര്‍ത്താവില്‍ നിന്ന് അകറ്റി ഒഴുകി പോകുമാറാക്കുന്നുമില്ല. ഈ അധ്യായത്തിന്റെ ശേഷിക്കുന്ന ഭാഗത്ത് ധ്യാനിക്കുന്നതിനു യോഗ്യമായ അനേകം നല്ല സദൃശവാക്യങ്ങള്‍ ഉണ്ട്. അധ്യായം 31, ലെമുവേല്‍ എന്ന ഒരു രാജാവിനാല്‍ എഴുതപ്പെട്ടതാണ്. തന്നെയു മല്ല തന്റെ മാതാവ് അദ്ദേഹത്തെ പഠിപ്പിച്ച ചില കാര്യങ്ങളെ അദ്ദേഹം പട്ടിക പ്പെടുത്തിയിരിക്കുന്നു. 1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ ഉള്ള ചില നല്ല ഉപദേശ ങ്ങള്‍ക്കു ശേഷം, നാം അവസാന ഭാഗത്തേക്കു വരുന്നു(വാക്യം 10-31). ഇത് ചെറുപ്പക്കാരായ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. കാരണം അതു ദൈവഭക്തയായ ഒരു ഭാര്യയെക്കുറിച്ചു നമ്മോടു പറയുന്നു. എല്ലാ യുവതികളും ഇതുപോലെ ആകുവാന്‍ ശ്രമിക്കണം. അതുപോലെ എല്ലാ യുവാക്കന്മാരും വിവാഹം കഴിക്കാന്‍ അതുപോലെയുള്ള സ്ത്രീകളെ അന്വേഷിക്കണം. ഈ ദൈവഭക്തയായ ഭാര്യയെക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ശ്രദ്ധിക്കുക: അവള്‍ തന്റെ കൈ കൊണ്ട് വേല ചെയ്യുന്നു. കൂടാതെ അവള്‍ കഠിനാധ്വാനിയായ ഒരു വ്യക്തിയാണ്. അവള്‍ വളരെ നേരത്തെ എഴുന്നേറ്റ് ആഹാരം പാചകം ചെയ്യുന്നു. അവള്‍ പരിശ്രമശാലി കൂടിയാണ്. അവള്‍ ഒരു വയല്‍ വാങ്ങി അവളുടെ സ്വന്തം കൈകള്‍കൊണ്ട് ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. അവള്‍ തന്റെ സ്വന്തം കൈകള്‍കൊണ്ടു നൂല്‍ നൂല്‍ക്കുന്നു. അവള്‍ ദരിദ്രര്‍ക്കു പണം നല്‍കുന്നു. അവള്‍ തന്നെ തയ്ച്ച കമ്പിളി വസ്ത്രം കൊണ്ട്, അവളുടെ മക്കളെ മഞ്ഞുകാലത്തു സംരക്ഷിക്കുന്നു. അവള്‍ തന്റെ ഭര്‍ത്താവിനെ പിന്‍താങ്ങുന്നു. അവളുടെ ഭര്‍ത്താവ് അവളെ പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു. അവള്‍ വസ്ത്രം ഉണ്ടാക്കി വില്‍ക്കുന്നു. അവള്‍ അന്തസ്സുറ്റവളാണ്. അവള്‍ വിവേകത്തോടുകൂടി സംസാരിക്കുകയും ചെയ്യുന്നു. ദയയുടെ പ്രമാണം അവളുടെ നാവില്‍ ഉണ്ട്. അങ്ങനെ അവളുടെ കൈകള്‍ പരുക്കനും അവളുടെ നാവ് മൃദുവും ആണ് എന്നു നാം കാണുന്നു. നിര്‍ഭാഗ്യവശാല്‍, ഇന്ന് അനേകം യുവസഹോദരിമാരുടെ കാര്യത്തിലും കാര്യങ്ങള്‍ ഇതിനു തീര്‍ത്തും എതിരാണ്. അവരുടെ കൈകള്‍ മൃദുവാണ് (കാരണം അവര്‍ ഒരിക്കലും കഠിനമായി അദ്ധ്വാനിക്കുന്നില്ല). എന്നാല്‍ അവരുടെ നാവ് കഠിനമാണ്. (അവര്‍ നിഗളികളും ധിക്കാരികളുമാണ്). ”ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ത്ഥവും ആകുന്നു. എന്നാല്‍ യഹോവയെ ഭയപ്പെടുന്ന സ്ത്രീ പ്രശംസിക്കപ്പെടും” (വാക്യം 30). അവളുടെ ഭര്‍ത്താവും മക്കളും എഴുന്നേറ്റ് ‘ഏറ്റവും നല്ല ഭാര്യ’ എന്നും ‘ഏറ്റവും നല്ല അമ്മ’ എന്നും അവളെ പുകഴ്ത്തും. യുവാക്കളെ, ഈ വിധത്തിലുള്ള ഭാര്യയെ ആയിരിക്കണം നിങ്ങള്‍ അന്വേഷിക്കേണ്ടത്. യുവതികളെ, നിങ്ങള്‍ ഈ വിധത്തിലുള്ള സ്ത്രീകള്‍ ആയിരിക്കണം. എല്ലാ യൗവനക്കാരുമേ, നിങ്ങള്‍ ദൈവഭക്തിയുള്ളവരും ദൈവത്തിന് ഉപയോഗിക്കുവാന്‍ കഴിയുന്ന ജ്ഞാനമുള്ള പുരുഷന്മാരും സ്ത്രീകളും ആയി വളരേണ്ടതിന് കൂടെക്കൂടെ സദൃശവാക്യങ്ങള്‍ വായിക്കുക.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
നറുനീണ്ടി വൃത്തിയാക്കിയ ശേഷം വെയിലത്ത് വെച്ച് ഉണക്കുക. ഉണങ്ങിയ വേര് നല്ലപോലെ ചതച്ചെടുക്കുക. ഇതിനിടെ ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ നറുനീണ്ടിയും നാലു ടേബിള്‍ സ്പൂണ്‍ പഞ്ചസാര മാറ്റിവെച്ച ശേഷമുള്ളതും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കികൊണ്ടിരിക്കുക. നന്നായി തിളച്ചുവന്നാല്‍ തീ ചെറുതാക്കുക. മറ്റൊരു അടുപ്പില്‍ ചുവടുകട്ടിയുള്ള പാത്രം വെച്ചശേഷം നാലു ടീസ്പൂണ്‍ പഞ്ചസാര ഉരുക്കുക. ഇത് ഗോള്‍ഡണ്‍ നിറമാകുമ്പോള്‍ തിളച്ചുകൊണ്ടിരിക്കുന്ന പാനിയം കുറേശ്ശേയായി സാവധാനം ഈ പാത്രത്തിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുക. അതിനിടെ ഇളക്കുകയും ചെയ്യുക. ഈ ലായനി തിളച്ച് ഒരു ലിറ്ററാകുന്നത് വരെ തിളപ്പിക്കുക. എണ്ണയ്ക്കുള്ള കട്ടി വന്നുകഴിഞ്ഞാല്‍ തീ ഓഫാക്കം. തണുത്ത ശേഷം ഒരു കോട്ടണ്‍ തുണിയില്‍ അരിച്ച് കുപ്പിയില്‍ സൂക്ഷിക്കാം. സര്‍ബത്ത് തയ്യാറാക്കാം ആദ്യം കസ്‌കസ് അരമണിക്കൂറെങ്കിലും കുതിര്‍ത്തുവെക്കാം. ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും ഫ്രിഡ്ജില്‍ വെച്ച് തണുത്ത വെള്ളവും മിക്‌സ് ചെയ്ത ശേഷം കസ്‌കസും ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്‌സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.
നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
3.1 ഇന്ത്യൻ ജനതയുടെ വിപുലമായ വിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിൽ അത്യുൽസാഹത്തോടെ പങ്കാളികളാകുകയും അത് വിജയകരമാക്കുകയും ചെയ്തു. ദേശസ്‌നേഹത്താൽ ജ്വലിച്ച അവർ സ്വതന്ത്രഭാരതത്തിലേക്കും ഒരു പുതിയ ജനജീവിതത്തിലേക്കും ഉറ്റുനോക്കി. ദാരിദ്ര്യത്തിന്റേതും ചൂഷണത്തിന്റേതുമായ പരിതാപകരമായ പരിതഃസ്ഥിതിയുടെ അന്ത്യം അവർ പ്രതീക്ഷിച്ചു. അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതിനർഥം ഭൂമി, ആഹാരം, ന്യായമായ കൂലി, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴിലവസരം എന്നിവയായിരുന്നു. ജാതീയത, വർഗീയത, മതവിദ്വേഷംപോലുള്ള സാമൂഹ്യതിന്മകളിൽ നിന്നുള്ള മോചനവും ജനാധിപത്യ ചുറ്റുപാടിൽ ജനതയുടെ സാംസ്‌കാരികാവശ്യങ്ങളുടെ സാക്ഷാൽക്കാരവുമാണ് സ്വാതന്ത്ര്യംകൊണ്ട് അവർ വിവക്ഷിച്ചത്. 3.2 തൊഴിലാളിവർഗവും കൃഷിക്കാരും ഇടത്തരക്കാരും ബുദ്ധിജീവികളും സ്ത്രീകളും വിദ്യാർഥികളും യുവാക്കളും വൻതോതിൽപങ്കുവഹിച്ചതിനാലാണ് സ്വാതന്ത്ര്യത്തിനായുള്ള ദേശീയപ്രസ്ഥാനം വിജയം വരിച്ചത്. എങ്കിലും, നേതൃത്വം ബൂർഷ്വാസിയുടെ കൈകളിലായിരുന്നു. പുതിയ ഭരണകൂടത്തെ നയിച്ച വൻകിട ബൂർഷ്വാസി ജനാധിപത്യവിപ്ലവത്തിന്റെ മൗലിക കടമകൾ നിറവേറ്റാൻ വിസമ്മതിച്ചു. ഉൽപ്പാദനശക്തികളെ വരിഞ്ഞുകെട്ടിയ ചങ്ങലക്കെട്ടുകൾ തകർത്തുകൊണ്ട് മാത്രമേ ഇന്ത്യൻ സമൂഹത്തെ പുനരുദ്ധരിക്കാൻ കഴിയൂ. ഇത്തിക്കണ്ണി ഭൂപ്രഭുത്വത്തിന് അറുതിവരുത്തുകയും കർഷകത്തൊഴിലാളികൾക്കും ദരിദ്രകർഷകർക്കുമായി ഭൂമി വിതരണം ചെയ്യുകയും വേണമായിരുന്നു. വീർപ്പുമുട്ടിക്കുന്ന വിദേശമൂലധനാധിപത്യത്തിൽനിന്ന് വിമുക്തമായ വ്യവസായവികസനം സ്വാശ്രയ സമ്പദ്ഘടനയോടുകൂടിയ വികസിത വ്യാവസായിക രാഷ്ട്രത്തിന് അടിത്തറ പാകുമായിരുന്നു. ജനാധിപത്യവിപ്ലവത്തിന്റെ കടമകൾ സമഗ്രമായിനടപ്പാക്കിയാലുണ്ടാവുന്ന ഫലത്തെക്കുറിച്ചു ഭയന്ന വൻകിട ബൂർഷ്വാസി ഭൂപ്രഭുക്കളുമായി സഖ്യമുണ്ടാക്കുകയും സാമ്രാജ്യത്വവുമായി സന്ധിചെയ്യുകയും ചെയ്തു. ഈ ബൂർഷ്വാ-ഭൂപ്രഭു സഖ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു കോൺഗ്രസ് ഭരണാധികാരികളുടെ നയങ്ങൾ. പിന്നീടുള്ള ദശകങ്ങളിലെ മുതലാളിത്തപാതയുടെ സ്വഭാവത്തിനു നിർണായകമായത് ഭരണവർഗങ്ങളുടെ ഈ സ്വഭാവമാണ്. 3.3 സമൃദ്ധമായ തോതിൽ കൃഷിനിലയങ്ങൾ, ജലസേചനശേഷി, വിവിധ മേഖലകളിലായി വൈവിധ്യമാർന്ന വിളകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ, വമ്പിച്ച ധാതുസമ്പത്ത്, വൈദ്യുതോൽപ്പാദനത്തിനുള്ള അളവറ്റ സാധ്യത എന്നിങ്ങനെ രാജ്യത്തിന്റെ സമ്പൂർണ വികസനത്തിന് ആവശ്യമായ അളവറ്റ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇന്ത്യ. ഇന്ത്യയുടെ വമ്പിച്ച മനുഷ്യാധ്വാനശേഷിയും ഇന്ത്യൻ ജനങ്ങളുടെ സാങ്കേതികവും ഭരണപരവും ധൈഷണികവുമായ പ്രാഗൽഭ്യങ്ങളും വൻസാധ്യതകളുടെ കലവറയാണ്. ഭരണകൂടാധികാരം കൈക്കലാക്കിയ വൻകിട ബൂർഷ്വാസി ഈ ശേഷികൾ വികസിപ്പിക്കുന്നതിനു പകരം സ്വന്തം സങ്കുചിത താൽപര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ വിധത്തിലുള്ള മുതലാളിത്ത വികസന രീതിയിലൂടെയാണ് നീങ്ങിയത്. 3.4 സ്വാതന്ത്ര്യലബ്ധിക്കുശേഷം ബൂർഷ്വാസിയുടെ ദ്വിമുഖ സ്വഭാവം സാമ്രാജ്യത്വവുമായി സംഘട്ടനങ്ങളിൽ ഏർപ്പെടുകയും കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നതിലൂടെ പ്രകടമായി. ഭരണകൂടനേതൃത്വം കൈക്കലാക്കിയ വൻകിട ബൂർഷ്വാസി ഒരു പ്രത്യേക രീതിയിലുള്ള മുതലാളിത്ത വികസനം അംഗീകരിച്ചു. സാമ്രാജ്യത്വവുമായി അത് സന്ധിചെയ്യുകയും ഭൂപ്രഭുത്വവുമായി സഖ്യം നിലനിർത്തുകയും ചെയ്തു. സ്വന്തം നില ശക്തിപ്പെടുത്തുന്നതിനായി ഒരുവശത്ത് ജനങ്ങളെ ആക്രമിക്കുന്നതിനും സാമ്രാജ്യത്വവുമായും ഭൂപ്രഭുത്വവുമായുമുള്ള സംഘട്ടനങ്ങളും വൈരുധ്യങ്ങളും സമ്മർദം ചെലുത്തിയും വിലപേശിയും സന്ധിചെയ്തും പരിഹരിക്കുന്നതിനുമായി അത് ഭരണകൂടാധികാരത്തെ ഉപയോഗപ്പെടുത്തി. ഈ പ്രക്രിയക്കിടയിൽ അത് വിദേശകുത്തകകളുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കുകയും ഭൂപ്രഭുക്കളുമായി അധികാരം പങ്കിടുകയും ചെയ്തു. ഉദാരവൽക്കരണത്തോടെ, വൻകിട ബൂർഷ്വാസി സമ്പദ്ഘടന വിദേശമൂലധനത്തിനു തുറന്നുകൊടുക്കുന്നതിന്റെ ഏറ്റവും ശക്തമായ വക്താവായി. അത് അന്താരാഷ്ട്ര ഫിനാൻസ് മൂലധനവുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കി; പൊതുമേഖലയും സമ്പദ്ഘടന മൊത്തത്തിലും സ്വകാര്യവൽക്കരിക്കണമെന്ന ആവശ്യത്തിനു പിന്നിലുള്ള മുഖ്യപ്രേരകശക്തിയും അതാണ്. 3.5 സ്വാതന്ത്ര്യലബ്ധിയെ തുടർന്നുള്ള ആദ്യവർഷങ്ങളിൽ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് നീതിപൂർവമായ സമീപനം ഉണ്ടാകാതിരുന്നതിനാൽ ഇന്ത്യൻ ബൂർഷ്വാസി സഹായത്തിനായി സോവിയറ്റ് യൂണിയനെ സമീപിച്ചു. മുതലാളിത്തം കെട്ടിപ്പടുക്കുന്ന പാതയാണ് അവർ അവലംബിച്ചത്. അത് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മുതലാളിത്തമായിരുന്നു. സ്വന്തം നില ശക്തിപ്പെടുത്തുന്നതിനു പ്രയോജനകരമായി വിലപേശാൻ കഴിയുന്ന ഉപാധി എന്ന നിലയിൽ അവർ സാമ്രാജ്യത്വത്തിന്റെയും സോഷ്യലിസത്തിന്റെതുമായ രണ്ടുചേരികളുടെ അസ്തിത്വം ഉപയോഗപ്പെടുത്താൻ തുടങ്ങി. മുതലാളിത്തപാതയുടെ ഭാഗമായി അവർ സാമ്പത്തികാസൂത്രണം ഏർപ്പെടുത്തി. ചൂഷകവർഗങ്ങളിൽ ഒരു ചെറിയ വിഭാഗത്തെ തുണയ്ക്കുന്ന വീക്ഷണമാണ് ബജറ്റ് നയവും പൊതുസാമ്പത്തികനയവും ആവിഷ്‌കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഘനവ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും പോലുള്ള കൂറ്റൻ പദ്ധതികൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാൻ കഴിവുറ്റ നിലയിലായിരുന്നില്ല സ്വകാര്യമേഖല എന്നതിനാൽ ഈ രംഗങ്ങളിൽ പൊതുമേഖല വികസിപ്പിക്കപ്പെട്ടു. ഈ പൊതുമേഖലാ സംരംഭങ്ങൾ കെട്ടിപ്പടുത്തത് അങ്ങനെ ഒരളവോളം സമ്പദ്ഘടനയുടെ വ്യവസായവൽക്കരണത്തിനും സാമ്രാജ്യത്വ കുത്തകകളോടുള്ള പരിപൂർണമായ ആശ്രിതത്വം തരണം ചെയ്യുന്നതിനും സഹായകമായി. 3.6 ഭരണകൂടാധികാരം ബൂർഷ്വാസിയുടെ കൈകളിൽ നിക്ഷിപ്തമായതുകൊണ്ട് അവികസിത രാജ്യമായ ഇന്ത്യയിലെ സാമ്പത്തികാസൂത്രണം മുതലാളിത്ത സാമ്പത്തിക വികസനത്തിന് ഖണ്ഡിതമായ ഗതിവേഗവും ദിശയും പ്രദാനം ചെയ്തു. ഗവൺമെൻറ് നയങ്ങളുടെ പരിമിതികൾക്കകത്തു ലഭ്യമാകുന്ന വിഭവശേഷി കൂടുതൽ അനുയോജ്യമായവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടാണ് ഇതു സാധിച്ചത്. ഈ പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവവിശേഷം പ്രകടമാവുന്നത് വ്യാവസായിക വികസനത്തിൽ, വിശേഷിച്ചും സർക്കാർ/പൊതുമേഖലയിലായി ചില ഘനയന്ത്ര നിർമാണ വ്യവസായങ്ങൾ വികസിച്ചതിലാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽനിന്ന്, പ്രധാനമായും സോവിയറ്റ് യൂണിയനിൽനിന്ന്, നിരന്തരമായി ലഭിച്ച പിന്തുണകൊണ്ടാണ് ഈ നേട്ടങ്ങൾ സാധ്യമായത്. ബാങ്കുകൾ, ഇൻഷുറൻസ്തുടങ്ങി ധനമേഖലയുടെയും എണ്ണ-കൽക്കരി വ്യവസായങ്ങളുടെയും ദേശസാൽക്കരണത്തോടെ പൊതുമേഖല വികസിച്ചു. 3.7 വ്യവസായവൽക്കരണത്തിനായി അർധമനസോടെയാണെങ്കിലും വേറെയും ചില നടപടികൾ കൈക്കൊള്ളപ്പെട്ടു. ഗവേഷണവുംവികസനവും, ഒരു പുതിയ പേറ്റൻറ് നിയമം അംഗീകരിക്കൽ, നമ്മുടെ വിപണിയിൽ വിദേശ ഉൽപ്പന്നങ്ങളുടെയും മൂലധനത്തിന്റെയും കടന്നുവരവിന് നിയന്ത്രണം, ചെറുകിട വ്യവസായങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകപ്പെട്ടു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പരിതഃസ്ഥിതികളിൽ ഈ നടപടികളെല്ലാം സാമ്പത്തിക പിന്നോക്കാവസ്ഥയും വിദേശശക്തികളോടുള്ള നാണംകെട്ട ആശ്രിതത്വവും ഒരളവോളം തരണം ചെയ്യുന്നതിനും വ്യവസായവൽക്കരണത്തിന് സാങ്കേതികാടിത്തറ പാകുന്നതിനും സഹായകമായി. 3.8 പരിമിതമായ ആസൂത്രണത്തിലൂടെയുള്ള ഭരണകൂട ഇടപെടലിനും പൊതുമേഖലയുടെ വികസനത്തിനുമൊപ്പം മാറിമാറിവന്നഗവൺമെൻറുകൾ പിന്തുടർന്ന നയങ്ങളുടെ ഫലമായി സമ്പത്ത് കേന്ദ്രീകരിക്കുകയും കുത്തകകൾ അതിവേഗത്തിൽ വളരുകയുംചെയ്തു. വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിൽ മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ഒരു ഉപകരണമായി പൊതുമേഖല മാറി. പൊതുമേഖലയിലെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയിൽ സിംഹഭാഗവും വൻകിടബൂർഷ്വാസി കൈക്കലാക്കി. മാറിമാറിവന്ന ഗവൺമെൻറുകളുടെ ബജറ്റ്-നികുതി നയങ്ങൾ സമ്പത്ത് ജനങ്ങളിൽനിന്ന് ബൂർഷ്വാ-ഭൂപ്രഭുവർഗങ്ങളിൽ ഒരു ചെറുവിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വൻതോതിലുള്ള നികുതിവെട്ടിപ്പ് ഭീമമായ തോതിൽ കള്ളപ്പണം കുന്നുകൂടാൻ ഇടയാക്കി; മൂലധനത്തിന്റെ സ്വകാര്യസഞ്ചയനം ശക്തിപ്പെടുത്തുന്ന ഒരു രീതിയായിരുന്നു ഇത്. മുതലാളിത്ത വികസനത്തിനുള്ള പദ്ധതികൾക്ക് പണം ലഭ്യമാക്കുന്നതിന്റെ പേരിൽ സാധാരണക്കാരെയും തൊഴിലാളികളെയും കൃഷിക്കാരെയും ഇടത്തരക്കാരെയും നിർദയമായ ചൂഷണത്തിന് വിധേയരാക്കി. അടിസ്ഥാനപരമായ ഭൂപരിഷ്‌കരണത്തിന്റെ അഭാവത്തിൽ ആഭ്യന്തര കമ്പോളം മരവിച്ചുനിന്നു. തന്മൂലം ആഭ്യന്തര വ്യവസായത്തിന് വിദേശമൂലധനത്തെ ആശ്രയിക്കാതെ വളരാനോ വികസിക്കാനോ നിർവാഹമില്ലായിരുന്നു. ഭീമമായ തോതിലുള്ള വൈദേശികവും ആഭ്യന്തരവുമായ വായ്പകൾ ഈ രൂപത്തിലുള്ള സ്‌റ്റേറ്റ് മുതലാളിത്തത്തിന് വേണ്ട പണം ലഭ്യമാക്കി. കുത്തകകളുടെ വളർച്ചയും വിദേശ ഫിനാൻസ് മൂലധനത്തിന്റെ വർധിച്ച തോതിലുള്ള നുഴഞ്ഞുകയറ്റവുമായിരുന്നു ഈ പാതയുടെ പ്രകടമായ സ്വഭാവവിശേഷം. 3.9 അമ്പതുകൾ മുതൽ ഭരണവർഗങ്ങൾ പിന്തുടർന്ന മുതലാളിത്ത വികാസത്തിന്റേതായ ഈ പ്രത്യേക പാത പ്രതിസന്ധികൾ നിറഞ്ഞതാകുമെന്നും സ്തംഭനാവസ്ഥയിലേക്കു എത്തിക്കുമെന്നും ഉറപ്പായിരുന്നു. ഭൂപ്രഭുത്വവുമായി വൻകിട ബൂർഷ്വാസി സന്ധിചെയ്തത് കർഷകരുടെ ക്രയശേഷി പരിമിതപ്പെടുത്തുന്നതിനും ആഭ്യന്തരവിപണി വിപുലപ്പെടാതിരിക്കുന്നതിനും കാരണമായി. വ്യവസായവൽക്കരണത്തിനും ഭരണകൂടത്തിന്റെ ചെലവുകൾ നിർവഹിക്കുന്നതിനും വേണ്ട പണം കണ്ടെത്തുന്നതിനായി വൈദേശികവും ആഭ്യന്തരവുമായ വായ്പകളെ വർധിച്ചതോതിൽ ആശ്രയിച്ചത്, വൈദേശിക അടവുശിഷ്ടനിലയിലും ധനകമ്മിയിലും ഗുരുതരമായ പ്രതിസന്ധി ഉളവാക്കി. കോൺഗ്രസ് ഗവൺമെൻറ് ഐ എം എഫ്-ലോകബാങ്ക് നിബന്ധനകൾ സ്വീകരിക്കുന്നതിലേക്ക് ഒടുവിൽ ധനപ്രതിസന്ധി നയിച്ചു. വിദേശ ഫിനാൻസ് മൂലധനവുമായി വർധിച്ച തോതിൽ കൂട്ടുകൂടിയും സമ്പദ്ഘടന തുറന്നുകൊടുത്തും ഈ പ്രതിസന്ധി തരണം ചെയ്യാൻ ഇന്ത്യയിലെ വൻകിട ബൂർഷ്വാസി തുനിഞ്ഞു. 3.10 സ്വന്തം മൂലധനാടിത്തറ ദുർബലമായതിനാൽ മുതലാളിത്ത വികസനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനായി സർക്കാർ ഇടപെടലിനെ നേരത്തെ അനുകൂലിച്ച വൻകിട ബൂർഷ്വാസി, സർക്കാരിന്റെ സഹായത്തോടെയുള്ള വികസനത്താലുംസബ്‌സിഡികളാലും ദശകങ്ങൾകൊണ്ട് മതിയായ തോതിൽ മൂലധനം സമാഹരിക്കുകയും സ്വയം തടിച്ചുകൊഴുക്കുകയും ചെയ്തു. എൺപതുകളുടെ അവസാനമായപ്പോഴേക്കും വൻകിട ബൂർഷ്വാസി, സർക്കാരിനായി നീക്കിവെച്ച മർമപ്രധാനമേഖലകളിലേക്ക് കടക്കുവാനും പൊതുമേഖലയെ ഏറ്റെടുക്കവാനും വിദേശമൂലധനത്തിന്റെ കൂട്ടുകെട്ടോടെ പുതിയ മേഖലകളിലേക്ക്പ്രവേശിക്കുവാനും തയ്യാറായി. ഭരണകൂട നേതൃത്വത്തിലുള്ള മുതലാളിത്ത പാത ഇതോടൊപ്പം നേരിട്ട പ്രതിസന്ധിയാണ് ഉദാരവൽക്കരണത്തിന് ആഭ്യന്തരമായി അടിത്തറ രൂപപ്പെടുത്തിയത്. വൈദേശികമായി, സോവിയറ്റ് യൂണിയന്റെ തകർച്ച നയമാറ്റ പ്രക്രിയക്ക് വേഗം കൂട്ടുന്നതിനും ഐ എം എഫ്-ലോകബാങ്ക് കൽപ്പനകൾ സ്വീകരിക്കുന്നതിനും ഇടയാക്കി. 3.11 സമ്പദ്ഘടന തുറന്നുകൊടുക്കുന്നതിനും ഉദാരവൽക്കരിക്കുന്നതിനുമുള്ള സമ്മർദം എൺപതുകളുടെ മധ്യത്തിൽ രാജീവ്ഗാന്ധിയുടെ ഭരണകാലത്ത് സാമ്പത്തിക നയങ്ങളിൽ വ്യതിയാനം സൃഷ്ടിച്ചു. ഇറക്കുമതി ഉദാരവൽക്കരണവും ഹ്രസ്വകാലവായ്പകളുടെ വർധനയും ഭീമമായ ധനകമ്മിയിലേക്ക് നയിച്ചു. ഇതുംസാർവദേശീയസ്ഥിതിയിൽ വന്ന മാറ്റവും ഘടനാപരമായ നീക്കുപോക്കനുസരിച്ചുള്ള വായ്പ ലഭിക്കുന്നതിനായി ഐ എം എഫിന്റെയും ലോകബാങ്കിന്റെയും നിബന്ധനകൾ 1991 ലെ കോൺഗ്രസ് ഗവൺമെൻറ് സ്വീകരിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു. ബി ജെ പി അധികാരത്തിലേറിയപ്പോൾ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോയി. 1991 മുതൽ മാറിമാറിവന്ന ഗവൺമെൻറുകൾ പിന്തുടർന്ന ഉദാരവൽക്കരണത്തിന്റെതും ഘടനാപരമായ നീക്കുപോക്കിന്റെതുമായനയങ്ങൾ വിദേശമൂലധനത്തിന് സമ്പദ്ഘടന തുറന്നുകൊടുക്കുന്നതിലേക്കും പൊതുമേഖല പൊളിച്ചുമാറ്റുന്ന പ്രക്രിയയിലേക്കുംഇറക്കുമതി ഉദാരമാക്കുന്നതിലേക്കും നയിച്ചു. സർക്കാരിനും പൊതുമേഖലക്കുമായി ഇതുവരെയും നീക്കിവച്ച പ്രവർത്തനരംഗങ്ങൾ വിദേശികളുടെയും ഇന്ത്യക്കാരുടെയും കുത്തക മൂലധനത്തിന് തുറന്നുകൊടുത്തിരിക്കുകയാണ്. പൊതുമേഖലയെ ഇല്ലായ്മ ചെയ്യുക എന്ന കാഴ്ചപ്പാടോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും, നിസാരവിലയ്ക്ക് സ്വകാര്യകുത്തകകൾ അവ വാങ്ങുകയും ചെയ്യുന്നു. ഇറക്കുമതിച്ചുങ്കംകുറച്ചതിനാൽ വിദേശ ചരക്കുകൾ നാടൻ ഉൽപ്പന്നങ്ങളെ പുറന്തള്ളുന്നു. തൽഫലമായി ഒട്ടുവളരെ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരികയും പതിനായിരക്കണക്കിന് തൊഴിലാളികൾ തൊഴിലിൽനിന്ന് പറിച്ചെറിയപ്പെടുകയും ചെയ്യുന്നു. ധനമേഖല തുറന്നുകൊടുക്കുന്നതിനായി അന്താരാഷ്ട്ര ഫിനാൻസ് മൂലധനം ഇടതടവില്ലാതെ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. ബാങ്കിംഗ് വ്യവസായത്തിന്റെ സ്വകാര്യവൽക്കരണത്തിനും ഇൻഷ്വറൻസ് മേഖല തുറന്നുകൊടുക്കുന്നതിനും മുൻഗണന നൽകപ്പെട്ടിരിക്കുന്നു. 1994-ൽ ഗാട്ട് കരാർ ഒപ്പുവച്ചത് ലോകവ്യാപാര സംഘടനയുടെ മേൽക്കോയ്മ ഇന്ത്യ അംഗീകരിക്കുന്നതിലേക്ക് നയിച്ചു. പേറ്റൻറ്‌നിയമത്തിൽ വരുത്തിയ മാറ്റങ്ങളും സേവനമേഖല തുറന്നുകൊടുക്കലും സാമ്രാജ്യത്വ മൂലധനത്തിന്റെ താൽപര്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നു. സാമ്പത്തിക പരമാധികാരംചോർന്നുപോകുന്നതിന് ഈ സംഭവവികാസങ്ങളെല്ലാം ഇടയാക്കിയിട്ടുണ്ട്. 3.12 ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും പാത വൻകിട ബൂർഷ്വാസിക്ക് വമ്പിച്ച നേട്ടമുണ്ടാക്കിക്കൊടുത്തു. പുതിയ ബിസിനസ് കുടുംബങ്ങളുടെ കടന്നുവരവോടെ അതിന്റെ അണികൾ വിപുലമായി. ഏറ്റവും ഉയർന്ന 22 കുത്തക കുടുംബങ്ങളുടെ ആസ്തി 1957ൽ 312.63 കോടി രൂപയായിരുന്നത് അഞ്ഞൂറുമടങ്ങുകണ്ട് വർധിച്ച് 1997ൽ 1,58,004.72 കോടി രൂപയായി. ഉദാരവൽക്കരണത്തിൻകീഴിൽ ആദായനികുതി നിരക്കുകൾ ഇളവുചെയ്തും സ്വത്തുനികുതി പോലെയുള്ള മറ്റു പല നികുതികൾ ഒഴിവാക്കിയും വൻകിട ബിസിനസ് കുടുംബങ്ങൾക്കും ധനികവിഭാഗങ്ങൾക്കും വമ്പിച്ച ഇളവുകൾ നൽകി. ഇത്തരം നയങ്ങൾ ധനികവർഗങ്ങളെ വൻതോതിൽ സമ്പന്നരാക്കുകയും അവർ ഉപഭോഗം ചെയ്യുന്ന സുഖഭോഗവസ്തുക്കളുടെ വിപണി വിപുലീകരിക്കുകയും ചെയ്തു. ഈ ചോദനം നിറവേറ്റുന്നതിനായി വിദേശ മൂലധനവുമായി കൂട്ടുചേർന്ന് ആഭ്യന്തരമായി ചരക്കുകൾ നിർമിക്കുകയോ അവ ഇറക്കുമതി നടത്തുകയോ ചെയ്തുവരുന്നു. വിദേശമൂലധനത്തിന്റെ അനിയന്ത്രിതമായ കടന്നുവരവ് ആഭ്യന്തര വ്യവസായത്തിന്റെ മർമപ്രധാന മേഖലകളെ ബാധിച്ചിരിക്കുന്നു. ബഹുരാഷ്ട്രകമ്പനികൾ ഇന്ത്യൻ കമ്പനികളെ വിലയ്ക്ക് വാങ്ങിക്കൊണ്ടിരിക്കുന്നു. വൻകിടയല്ലാത്ത ബൂർഷ്വാസിയിലെ ചില വിഭാഗങ്ങൾപോലും വിദേശ മൂലധനവുമായി കൂട്ടുകൂടാൻ സന്നദ്ധമാകുന്നുണ്ടെങ്കിലും, ഇടത്തരം - ചെറുകിട മുതലാളിമാരിൽ നല്ല പങ്കിനേയും ഉദാരവൽക്കരണം ദോഷകരമായി ബാധിച്ചിരിക്കുകയാണ്. 3.13 ഉദാരവൽക്കരണ കാലഘട്ടത്തിൽ വൈദേശികവും ആഭ്യന്തരവുമായ കടബാധ്യത വർധിച്ചു. റവന്യൂച്ചെലവിൽ ഒരു വലിയ പങ്ക് പലിശച്ചെലവാണ്. പൊതുമുതൽമുടക്കും പൊതുചെലവും ഇടിഞ്ഞുകൊണ്ടിരിക്കുന്നത് വികസന പ്രവർത്തനങ്ങളെയും ദാരിദ്ര്യനിർമാർജന പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. സാമൂഹ്യവും സാമ്പത്തികവും പ്രാദേശികവുമായ അസമത്വങ്ങളുടെ ഭയങ്കരമായ വർധന ഉദാരവൽക്കരണം മൂലം ഉണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ, വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ, വർധന ഉണ്ടായി. പൊതുവിതരണ സമ്പ്രദായം വെട്ടിച്ചുരുക്കിയ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ, വിശേഷിച്ച് ഭക്ഷ്യസാധനങ്ങളുടെ, വിലക്കയറ്റം തുടരുന്നത് പാവപ്പെട്ടവരെ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽദാനം, ക്ഷേമപദ്ധതികൾ എന്നീ രംഗങ്ങളിൽ സാമൂഹ്യച്ചെലവുകൾ വെട്ടിക്കുറച്ചത് പണിയെടുക്കുന്ന ജനങ്ങളെ വിനാശകരമായി ബാധിച്ചിട്ടുണ്ട്. 3.14 മുതലാളിമാരും ഗവൺമെൻറും അടിച്ചേൽപ്പിച്ച കനത്തഭാരം പേറുന്നത് തൊഴിലാളിവർഗമാണ്. വില സദാ വർധിക്കുന്നതുമൂലം തൊഴിലാളികളുടെ യഥാർഥ വേതനം ഉയരുന്നില്ല. വ്യവസായരംഗത്ത് പ്രതിസന്ധി പടർന്നുപിടിച്ചതിനാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന്റെയും പിരിച്ചുവിടലിന്റെയും രൂപത്തിലുള്ള ആക്രമണങ്ങൾ തൊഴിലാളികൾ നേരിടേണ്ടിവരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കാത്തുരക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴിൽ നിയമങ്ങളിൽ പല തകരാറുകളുമുണ്ട്. അവപോലുംപാലിക്കപ്പെടുന്നില്ല. തൊഴിലുടമകൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായിരിക്കുന്നു. രഹസ്യബാലറ്റ് മുഖേന ട്രേഡ് യൂണിയനുകൾക്ക് അംഗീകാരം നൽകുന്നതും കൂട്ടായി വിലപേശുന്നതിനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു. ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ഫലമായി, ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കുകയാണ്. അവർക്ക് ഒരു സാമൂഹ്യസുരക്ഷിതത്വവുമില്ല. ഉദാരവൽക്കരണനയത്തിന്റെ ഭാഗമായി തൊഴിൽ വിപണിയിന്മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന് മുതലാളിമാർ ആവശ്യപ്പെടുന്നു. സുദീർഘ സമരങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും പരിമിതപ്പെടുത്താനാണ് നീക്കം. സ്ഥിരം ജോലികൾ കരാർ ജോലികളോ താൽക്കാലിക ജോലികളോ ആയി മാറ്റപ്പെടുന്നു. കുറഞ്ഞ വേതനം ലഭിക്കുന്നവരും ആദ്യം പിരിച്ചുവിടപ്പെടുന്നവരും തൊഴിലെടുക്കുന്ന സ്ത്രീകളാണ്. ബാലവേല വർധിക്കുകയും ചൂഷണത്തിന്റെ ഏറ്റവും നികൃഷ്ട രൂപങ്ങൾക്ക് കുട്ടികൾ വിധേയരാവുകയും ചെയ്യുന്നു. സംഘടിതമേഖലയ്ക്ക് പുറത്തുള്ള ലക്ഷോപലക്ഷം തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങളുടെ യാതൊരു പരിരക്ഷയും ലഭിക്കുന്നില്ല. ഗവൺമെൻറ് നിശ്ചയിച്ച മിനിമം വേതനം പോലും നിഷേധിക്കപ്പെടുന്നു. വിപുലമായ അസംഘടിതമേഖലയിലെ തൊഴിലെടുക്കുന്ന സ്ത്രീ - പുരുഷന്മാരുടെ അവസ്ഥ ദുരിതമയമാണ്. തുച്ഛവേതനത്തിന് അപകടകരമായ സാഹചര്യങ്ങളിൽ യാതൊരു സാമൂഹ്യ സുരക്ഷിതത്വവുമില്ലാതെ ദീർഘസമയം ജോലിചെയ്യാൻ അവർ നിർബന്ധിതരാണ്. ഇളവില്ലാതെ തൊഴിലെടുപ്പിക്കുന്നതും തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നതുമാണ് ബൂർഷ്വാസിക്കും വൻകിട കരാറുകാർക്കും ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കും ലാഭമുണ്ടാക്കിക്കൊടുക്കുന്നത്. 3.15 കാർഷിക പ്രശ്‌നം ഇന്ത്യൻ ജനതയുടെ ഏറ്റവും മുഖ്യമായ ദേശീയപ്രശ്‌നമായി തുടരുന്നു. അത് പരിഹരിക്കുന്നതിന് ഭൂപ്രഭുത്വം, ഹുണ്ടികക്കാരും കച്ചവടക്കാരും ചേർന്നു നടത്തുന്ന ചൂഷണം, നാട്ടിൻപുറത്തെ ജാതീയവും ലിംഗപരവുമായ പീഡനം എന്നിവയ്‌ക്കെതിരെ സമൂലവും സമഗ്രവുമായ കാർഷിക പരിഷ്‌കരണം ഉൾപ്പെടെ വിപ്ലവകരമായ പരിവർത്തനം ആവശ്യമാണ്. പുരോഗമനപരവും ജനാധിപത്യപരവുമായി കാർഷിക പ്രശ്‌നം പരിഹരിക്കുന്നത് പോയിട്ട്, അതു കൈകാര്യം ചെയ്യുന്നതിൽപോലും പരാജയപ്പെട്ടതുപോലെ മറ്റൊരു രംഗത്തും ഇന്ത്യയിലെ ബൂർഷ്വാ-ഭൂപ്രഭുവാഴ്ചയുടെ പാപ്പരത്തം ഇത്രയേറെ പ്രകടമല്ല. 3.16 സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസ് ഭരണാധികാരികൾ ഭൂപ്രഭുത്വത്തിന് അറുതിവരുത്തുന്നതിന് പകരം അർധഫ്യൂഡൽ-ഭൂപ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭുക്കളായി രൂപാന്തരപ്പെടുത്തുകയും ധനിക കർഷകരുടേതായ ഒരു വിഭാഗത്തെ വളർത്തിയെടുക്കുകയും ചെയ്യുന്ന കാർഷിക നയങ്ങളാണ് പിന്തുടർന്നത്. പഴയ നിയമാനുസൃത ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണം ഭീമമായ നഷ്ടപരിഹാരം നേടുന്നതിനും വൻതോതിൽ ഭൂമി കൈവശം നിലനിർത്തുന്നതിനും അവരെ അനുവദിക്കുകയായിരുന്നു. സ്വയം കൃഷിയിറക്കുന്നതിനെന്ന വ്യാജേന നിലങ്ങൾ വീണ്ടെടുക്കാൻ അവകാശം നൽകുന്ന കുടിയായ്മ നിയമങ്ങൾ നടപ്പാക്കിയത് ലക്ഷോപലക്ഷം കുടിയാന്മാർ ഒഴിപ്പിക്കപ്പെടുന്നതിലേക്കാണ് നയിച്ചത്. വിപുലമായ ഭൂസ്വത്ത് അതേപടി നിലനിർത്താൻ ഉതകുന്ന വേണ്ടത്ര പഴുതുകൾ ഉള്ളവയായിരുന്നു ഭൂപരിധി നിയമങ്ങൾ. ലക്ഷോപലക്ഷം ഏക്കർ വരുന്ന മിച്ചഭൂമി പിടിച്ചെടുക്കുകയോ കർഷകത്തൊഴിലാളികൾക്കും ദരിദ്രകർഷകർക്കും വിതരണം ചെയ്യുകയോ ഉണ്ടായില്ല. ഗ്രാമീണ പരിവർത്തനത്തിനു ലഭിച്ച ചരിത്രസന്ദർഭത്തെ ഭയങ്കരമായി വഞ്ചിച്ച പാരമ്പര്യമാണ് കോൺഗ്രസ് പാർട്ടിയുടേത്. സി പി ഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവൺമെൻറുകൾ ഭരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ് നിലവിലുള്ള നിയമങ്ങൾ പ്രകാരം ഭൂപരിഷ്‌കരണം നടപ്പാക്കിയത്. 3.17 നിക്ഷേപത്തിനായുള്ള ധനസഹായങ്ങളും ഗവർമെൻറ് വായ്പകളും ഭൂപ്രഭുക്കൾക്കും ധനികകർഷകർക്കും പ്രയോജനകരമാകുന്ന തരത്തിലുള്ള കാർഷിക നയങ്ങളാണ് കോൺഗ്രസ് ഗവൺമെൻറുകളും അവരുടെ പിൻഗാമികളും ആവിഷ്‌കരിച്ചത്. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും മുഖേനയുള്ള വായ്പകളും ഈ വിഭാഗങ്ങൾ കൈക്കലാക്കി. അറുപതുകളുടെ അവസാനം മുതൽ സാങ്കേതികവിദ്യയുടെ പ്രയോഗം, ഗോതമ്പിന്റെയും അരിയുടെയും അത്യുൽപ്പാദനശേഷിയാർന്ന പുതിയ ഇനം വിത്തുകൾ ലഭ്യമാക്കൽ, രാസപദാർഥങ്ങളുടെ ഉപയോഗം എന്നിവ ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യേതരവിളകളുടെയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയുണ്ടായി. ഈ കാർഷിക വളർച്ചയോടൊപ്പം അസമത്വവും വർധിച്ചു. ഇന്ത്യ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുകയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തമാകുകയും ചെയ്തുവെങ്കിലും, ലക്ഷോപലക്ഷം ജനങ്ങൾ മതിയായ ആഹാരം നിഷേധിക്കപ്പെട്ട് പട്ടിണിക്കും പോഷകാഹാരക്കുറവിനും ഇരയായി കഴിയുകയാണ്. 3.18 കാർഷികബന്ധങ്ങളിൽ, നാട്ടിൻപുറത്തെ മുതലാളിത്ത ബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യപ്രവണത. അതിന്റെ സ്വഭാവവിശേഷങ്ങൾ ഇവയാണ്: ഗ്രാമങ്ങളിലെ അധ്വാനിക്കുന്ന ബഹുജനങ്ങളുടെ വലിയ വിഭാഗങ്ങൾ തൊഴിലാളികളാക്കപ്പെടുകയുംഗ്രാമീണജനസംഖ്യയിലെ കർഷകത്തൊഴിലാളികളുടെ അനുപാതംവൻതോതിൽ വർധിക്കുകയും ചെയ്യുന്നു. കർഷകർക്കിടയിൽ വേർതിരിവ് ത്വരിതമാകുന്നു. ഉൽപ്പാദനം കമ്പോളത്തിനു വേണ്ടിയായി മാറുന്നു. പരമ്പരാഗതമായി പാട്ടക്കാരായ കുടിയാന്മാർ വൻതോതിൽ ഒഴിപ്പിക്കപ്പെടുന്നു. ഗ്രാമീണ ധനികർ, വിശേഷിച്ചും ഭൂപ്രഭുക്കൾ, കൃഷിയിലും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും വർധിച്ച തോതുകളിൽ മൂലധനത്തിന്റെ പുനർനിക്ഷേപം നടത്തുന്നു. ഇതിന്റെ ഫലമായി നാളിതുവരെ ഉണ്ടായിട്ടില്ലാത്ത തോതിൽ മൂലധനത്തിന്റെ പുനരുൽപ്പാദനം നടക്കുന്നു. 3.19 കൃഷിയിൽ മുതലാളിത്തബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യമായ അഖിലേന്ത്യാ പ്രവണത. അതുപോലെ പ്രകടമാണ്, കാർഷികബന്ധങ്ങൾ പ്രാദേശികമായും അതിലും താഴ്ന്ന തലങ്ങളിലും കൂടുതൽ വൈവിധ്യമാർന്നതും ഉൽപ്പാദനവും കൈമാറ്റവും സംബന്ധിച്ച മുതലാളിത്ത ബന്ധങ്ങളുടെ വളർച്ച കൂടുതൽ അസമവുമാണെന്ന വസ്തുത. കൃഷിയിൽ മുതലാളിത്തം മുന്നേറുകയും ഗ്രാമീണ സമ്പദ്ഘടനയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും പണമിടപാടുകളും ആധിപത്യം പുലർത്തുകയും ചെയ്യുന്ന പല മേഖലകളും രാജ്യത്തുണ്ട്. ജന്മിത്വത്തിന്റെയും കുടിയായ്മയുടെയും പഴയ രൂപങ്ങളും, തൊഴിൽപരമായ സേവനത്തിന്റെ പ്രാചീന രൂപങ്ങളും ദാസ്യവും അടിമപ്പണിയും കാർഷികബന്ധങ്ങളിൽ ഇപ്പോഴും പ്രധാനമായ പങ്കുവഹിക്കുന്ന മേഖലകളുമുണ്ട്. രാജ്യമെമ്പാടും ജാതീയ വിഭജനവും ജാതീയ അടിച്ചമർത്തലുകളും ലിംഗപരമായ അടിച്ചമർത്തലിന്റെ നികൃഷ്ടരൂപങ്ങളും ദരിദ്രരെ ഹുണ്ടികക്കാരും കച്ചവട മൂലധനവും ചേർന്ന് ചൂഷണം ചെയ്യുന്നതും നിർബാധം തുടരുകയാണ്. ഇന്ത്യയിലെ കാർഷികരംഗത്തെ മുതലാളിത്ത വളർച്ച പഴയ രൂപങ്ങളെ നിഷ്‌കരുണം നശിപ്പിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയതല്ല. മറിച്ച്, പ്രാങ് മുതലാളിത്ത ഉൽപ്പാദന ബന്ധങ്ങളുടേതുംസാമൂഹ്യ സംഘടനാരൂപങ്ങളുടെതുമായ ജീർണാവശിഷ്ടങ്ങൾക്കുമേൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണ്. ''ആധുനികത'' വികസിക്കുന്നുവെന്നതിനർഥം പ്രാചീനമായവയുടെ തുടർന്നുള്ള അസ്തിത്വം ഒഴിവാക്കപ്പെടുന്നുവെന്നല്ല. മുതലാളിത്തം കൃഷിയിലും ഗ്രാമീണസമൂഹത്തിലും അസംഖ്യം രൂപങ്ങളിൽ നുഴഞ്ഞുകയറുന്നുവെന്നതിന്റെ വിപുലവും സജീവവുമായ ഉദാഹരണമാണ് ഇന്ത്യ. 3.20 സ്വാതന്ത്ര്യം ലഭിച്ച് അഞ്ചുദശകങ്ങൾ പിന്നിട്ടിട്ടും ബൂർഷ്വാ-ഭൂപ്രഭു കാർഷികനയങ്ങളുടെ ഫലമായി കർഷക ജനസാമാന്യത്തിൽ 70 ശതമാനവും ദരിദ്രകർഷകരും കർഷകത്തൊഴിലാളികളുമാണ്. പ്രത്യക്ഷോൽപ്പാദന ആസ്തികൾ അവർക്കില്ലാത്തതും തുച്ഛമായ വേതനവും പരിതാപകരമായ ജീവിത സാഹചര്യങ്ങളുമാണ് അവരുടെ ദാരിദ്ര്യത്തിന്റെ മുഖമുദ്ര. ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യംപോലെ വ്യാപകമായ ദാരിദ്ര്യം മറ്റു ലോകരാജ്യങ്ങളിലൊന്നുമില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ ഗ്രാമീണ ഭാരതത്തിലെ 28.5 കോടിയിലേറെ ജനങ്ങൾ, സ്വാതന്ത്ര്യം ലഭിച്ച് അമ്പതുവർഷം പിന്നിട്ടിട്ടും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. ദാരിദ്ര്യമെന്നതിനു നിരവധി മാനങ്ങളുണ്ട്. വരുമാനമില്ലായ്മയിൽ അത് ഒതുങ്ങുന്നില്ല. ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം നാനാരൂപങ്ങളിലാണത് പ്രകടമാവുന്നത്. ഗ്രാമീണദരിദ്രർക്ക് ഭൂമിയോ മറ്റ് ഉൽപ്പാദനോപാധികളോ ഒന്നുകിൽ ലഭ്യമല്ല, അല്ലെങ്കിൽ വളരെ കുറച്ചുമാത്രമെ ഉള്ളൂ. ഭൂസ്വത്തിന്റെ കേന്ദ്രീകരണവും ഉടമസ്ഥതയിലെ അസമത്വവും കാര്യമായ മാറ്റം കൂടാതെ തുടരുകയാണ്. ഇതോടൊപ്പം ജലസേചനത്തിനുള്ള സൗകര്യങ്ങൾ വൻതോതിൽ ഗ്രാമീണധനികരുടെ അധീനതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ന്യായമായ നിരക്കിൽ വായ്പകൾ ലഭ്യമല്ലാത്തതിനാൽ അവർ കൊള്ളപ്പലിശയ്ക്കുള്ള കടത്തിൽ ആണ്ടുമുങ്ങിയിരിക്കുകയാണ്. തുച്ഛമായ കൂലിയും കൂലിയുടെ കാര്യത്തിൽ സ്ത്രീകളോടുള്ള വിവേചനവും എടുത്തുപറയേണ്ട സവിശേഷതയാണ്. കർഷകത്തൊഴിലാളികൾക്ക് ഒരുവർഷം ശരാശരി 180 ദിവസം പോലും തൊഴിൽ ലഭിക്കുന്നില്ല. ഗ്രാമീണജനതയിൽ 50 ശതമാനവും പോഷകാഹാരക്കുറവിനു വിധേയരായി കഴിയുന്നു. ഗ്രാമീണ സാക്ഷരതാത്തോത് വളരെ തുച്ഛമാണ്. കുടിവെള്ളമോ ആരോഗ്യപരിപാലന സൗകര്യമോ ഇല്ലാത്ത, മോശപ്പെട്ട പാർപ്പിടങ്ങളിൽ വൃത്തിഹീനമായ പരിതഃസ്ഥിതിയിലാണ് ഗ്രാമീണ ദരിദ്രർ ജീവിക്കുന്നത്. 3.21 ഭൂപ്രഭുക്കൾ, ധനികകൃഷിക്കാർ, കരാറുകാർ, വലിയ വ്യാപാരികൾ എന്നിവരുടെ ശക്തമായ കൂട്ടുകെട്ട് മിക്കവാറും നാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. അവരാണ് ഗ്രാമങ്ങളിലെ ധനികർ. ഇടതുപക്ഷത്തിന് മേൽക്കൈയുള്ള സംസ്ഥാനങ്ങളിലൊഴികെ അവർ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലും ഗ്രാമീണബാങ്കുകളിലും വായ്പാ ഏജൻസികളിലും ആധിപത്യം ചെലുത്തുകയും ബൂർഷ്വാ-ഭൂപ്രഭുകക്ഷികളുടെ ഗ്രാമീണ നേതൃത്വത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ വിഭാഗങ്ങൾ പിഴിഞ്ഞെടുക്കുന്ന മിച്ചം ഹുണ്ടിക ഇടപാടുകൾക്കും ഊഹക്കച്ചവടങ്ങൾക്കും വസ്തു ഇടപാടുകൾക്കും കാർഷിക വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ അധീശവർഗം പിന്തുണ സമാഹരിക്കുന്നതിനായി ജാതിവികാരം ഉപയോഗപ്പെടുത്തുകയും ഗ്രാമങ്ങളിലെ ദരിദ്രരെ ഭയചകിതരാക്കി കീഴ്‌പ്പെടുത്തുന്നതിനായി ഗുണ്ടകളെ നിയോഗിക്കുകയും ചെയ്യുന്നു. ഭൂപ്രഭുക്കളിൽ നിന്നുള്ള എതിർപ്പുകാരണം ഭരണഘടന പ്രാബല്യത്തിൽവന്ന് അമ്പതുവർഷം കഴിഞ്ഞിട്ടും കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുചെയ്യുന്ന കേന്ദ്രനിയമം കൊണ്ടുവരാൻ ഒരു ഗവൺമെൻറിനും സാധിച്ചിട്ടില്ല. 3.22 ഗ്രാമീണ സമ്പദ്ഘടന അതിവേഗം വാണിജ്യവൽക്കരിക്കപ്പെട്ടതോടെ ഭക്ഷ്യധാന്യങ്ങൾക്കും കാർഷിക ചരക്കുകൾക്കുമുള്ള കമ്പോളം വളരെയേറെ വളർന്നു. കാർഷികോൽപ്പന്നങ്ങളുടെമേൽ കുത്തക വ്യാപാരസ്ഥാപനങ്ങളുടെ പിടിമുറുകി. വികസിത സാങ്കേതികവിദ്യകൾ അധീനത്തിലാക്കിക്കൊണ്ട് ലോകകമ്പോളത്തിൽ ഇടപെടുന്ന ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ഉദാരവൽക്കരണത്തോടെ കാർഷികോൽപ്പന്നങ്ങളുടെ വിലകളെ കൂടുതൽ വിപുലമായ തോതിലും നേരിട്ടും നിയന്ത്രിക്കുന്നു. അസമമായവിനിമയത്തിലൂടെയും വിലനിലവാരത്തിൽ ഭയങ്കരമായ വ്യതിയാനം വരുത്തിയും കർഷകരെ തീവ്രമായി ചൂഷണം ചെയ്യുന്നത് പതിവു പരിപാടിയാക്കിയിരിക്കുകയാണ്. തൽഫലമായി കർഷകൻ കാർഷികോൽപ്പന്നങ്ങളുടെ വിൽപ്പനക്കാരൻ എന്ന നിലയിലും വ്യവസായസാമഗ്രികളുടെ ക്രേതാവ്* എന്ന നിലയിലുംകൊള്ളയടിക്കപ്പെടുന്നു. 3.23 ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുള്ള മുതലാളിത്ത വികസനം അവസാനിച്ചതിനെ തുടർന്നുണ്ടായ ഉദാരവൽക്കരണ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ കാർഷിക-ഗ്രാമവികസന നയങ്ങളെ വിപൽക്കരവും പിന്തിരിപ്പനുമായ വഴിത്തിരിവിലേക്ക് നയിച്ചു. കൃഷിയിലും ജലസേചനത്തിലുംപശ്ചാത്തലസൗകര്യമൊരുക്കുന്ന മറ്റു പ്രവർത്തനങ്ങളിലും പൊതുമുതൽമുടക്ക് കുറവുവരുത്തുകയെന്നത് ഈ നയങ്ങളിൽപ്പെടുന്നു. ഔദ്യോഗിക സ്ഥാപനങ്ങളിൽനിന്നുള്ള വായ്പാ വിതരണം കുത്തനെ കുറഞ്ഞത് ഗ്രാമീണ ദരിദ്ര കുടുംബങ്ങളെയാണ് അധികവും ദോഷകരമായി ബാധിച്ചത്. ഗ്രാമീണ തൊഴിൽ-ദാരിദ്ര്യ നിർമാർജന പദ്ധതികൾ വെട്ടിക്കുറച്ചു. കയറ്റുമതി ഉദ്ദേശിച്ചുകൊണ്ടുള്ള കൃഷിക്ക് നയപരമായ ഊന്നൽ നൽകപ്പെട്ടത് സാമ്രാജ്യത്വ രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലുള്ള ഭൂവിനിയോഗ വിളരീതികളിലേക്കുള്ള മാറ്റത്തിലേക്ക് നയിച്ചു. ഭക്ഷ്യധാന്യോൽപ്പാദനത്തിനുള്ള ഊന്നൽ നീക്കിയതും ഭക്ഷ്യോൽപ്പാദനത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത തകർത്തതും രാജ്യത്തിന്റെ പരമാധികാരത്തിന് നേരിട്ടുള്ള ഭീഷണിയാണ്. കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിക്കുമേൽ ഉണ്ടായിരുന്ന അളവുപരമായ നിയന്ത്രണങ്ങളെല്ലാം ലോകവ്യാപാരസംഘടനാ സംവിധാനമനുസരിച്ച് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഇത് കൃഷിക്കാരുടെ ജീവിതത്തെ ഗൗരവതരമായി ഉലച്ചിട്ടുണ്ട്. ഭൂപരിധിനിയമങ്ങൾ നേർപ്പിക്കുന്നതിനും വിദേശകാർഷിക ബിസിനസുകാർക്കും ഇന്ത്യയിലെ വൻകിട ബിസിനസുകാർക്കും നിലങ്ങൾ പാട്ടത്തിനു കൊടുക്കുന്നതിനും സംസ്ഥാനങ്ങളുടെമേൽ സമ്മർദം രൂക്ഷമാക്കുകയാണ്. വിത്തുൽപ്പാദനം, പാലുൽപ്പാദനം മുതലായ കാർഷികമേഖലകളിലേക്ക് ബഹുരാഷ്ട്രകുത്തകകൾ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ലോകവ്യാപാര സംഘടനയിൽനിന്നും ബഹുരാഷ്ട്രകോർപറേഷനുകളിൽനിന്നുമുള്ള സമ്മർദത്തിനു വഴങ്ങി ജൈവവിഭവങ്ങളെ സംബന്ധിച്ച് ഇന്ത്യക്കുള്ള സ്വാതന്ത്ര്യവും കർഷകരുടെയും യഥാർഥ സസ്യപ്രജനകരുടെയും അവകാശങ്ങളും അടിയറവയ്ക്കുന്ന നയങ്ങളാണ്പിന്തുടർന്നുവരുന്നത്. സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഗവേഷണ-വികസന സംവിധാനങ്ങൾ ദുർബലമാക്കപ്പെട്ടുവരികയാണ്. 3.24 ഭരണകൂടാഭിമുഖ്യത്തിൽ കൃഷിയിൽ മുതലാളിത്തം വികസിച്ചത് ഭൂപ്രഭുക്കൾ, മുതലാളിത്ത കർഷകർ, ധനിക കൃഷിക്കാർ എന്നിവരും അവരുടെ സഖ്യകക്ഷികളും ഒരുവശത്തും മുഖ്യമായുംകർഷകത്തൊഴിലാളികൾ, ദരിദ്രകർഷകർ, കൈവേലക്കാർ എന്നിവരടങ്ങുന്ന കർഷക ജനസാമാന്യം മറുവശത്തുമായി കടുത്ത ചേരിതിരിവിലേക്കു നയിച്ചു. തുടർന്നുണ്ടായ കാർഷികരംഗത്തെ ഉദാരവൽക്കരണ നയങ്ങൾ ഗ്രാമീണ ദരിദ്രരുടെ ഭാരം വീണ്ടും വർധിപ്പിച്ചു. ഈ വിസ്‌ഫോടകാവസ്ഥയാണ് വ്യാപകമായ ദാരിദ്ര്യത്തിന് കാരണമായത്. ഭൂസ്വത്തിന്റെ കുത്തക തകർക്കുകയും ദരിദ്രകർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടഭാരം അവസാനിപ്പിക്കുകയും ചെയ്യാതെ രാജ്യത്ത് സാമ്പത്തികവും സാമൂഹ്യവുമായ പരിവർത്തനത്തിന് അടിത്തറപാകാനാവില്ല. 3.25 സാമ്രാജ്യത്വപ്രേരിതമായ ആഗോളവൽക്കരണവും ഇന്ത്യൻ ഭരണവർഗങ്ങൾ പിന്തുടരുന്ന ഉദാരവൽക്കരണ നയങ്ങളും നമ്മുടെ രാജ്യത്തെ എല്ലാ രംഗങ്ങളിലും സാമ്രാജ്യത്വ കടന്നുകയറ്റംമൂർച്ഛിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും കടന്നുകയറാനും സ്വാധീനം ചെലുത്താനുമുള്ള അടിസ്ഥാനം സൃഷ്ടിച്ചത് ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കും സാമ്രാജ്യത്വ ഫിനാൻസ് മൂലധനത്തിനും സമ്പദ്ഘടന തുറന്നുകൊടുത്തതാണ്. ഉദ്യോഗസ്ഥവൃന്ദവും വിദ്യാഭ്യാസ സമ്പ്രദായവും മാധ്യമങ്ങളും സാംസ്‌കാരിക മണ്ഡലവും സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. 3.26 സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ ഫലമായി ലോകത്തെ ശാക്തികബലാബലത്തിൽ മാറ്റം സംഭവിച്ചതോടെ മതമൗലികവാദപരവും പിന്തിരിപ്പനും ഗോത്രാധിഷ്ഠിതവുമായ സങ്കുചിതവാദത്തിന് ഇന്ത്യയിലും സ്വാധീനം ഉണ്ടായി. തങ്ങളുടെ പിടിയും സ്വാധീനവും ശക്തിപ്പെടുത്തുന്നതിനുവേണ്ടി രാജ്യത്തിന്റെ ഐക്യം ദുർബലപ്പെടുത്തുന്നതിനായി ഇത്തരം ശക്തികളുടെ വളർച്ചയിൽനിന്ന് മുതലെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. രാഷ്ട്രാതീത കോർപ്പറേഷനുകളുടെ വരുതിയിലുള്ള പ്രബലമായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വളർച്ച സാമൂഹ്യവും സാംസ്‌കാരികവുമായ ജീവിതത്തിൽ നേരിട്ട് ഇടപെടുന്നതിനും സ്വാധീനം ചെലുത്തുന്നതിനും സാമ്രാജ്യത്വത്തിന് അവസരമുണ്ടാക്കുന്നു. രാഷ്ട്രാതീത മാധ്യമങ്ങൾ ഉപഭോഗത്വരയോടുകൂടിയതും വ്യക്തികേന്ദ്രീകൃതവും ജീർണിച്ചതുമായ മൂല്യങ്ങൾ വ്യാപിപ്പിച്ച് നമ്മുടെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്നു. വൻകിടബൂർഷ്വാസിയുടെയും മറ്റ് വാണിജ്യ താൽപര്യങ്ങളുടെയും നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ മാധ്യമങ്ങൾ ചിട്ടയായി ഇതേമൂല്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ആരോഗ്യകരവും ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങളുടെ വളർച്ചയ്ക്ക് ഇത്തരം പ്രതിലോമപ്രവണതകളെ എതിരിടേണ്ടത് ആവശ്യമാണ്. 3.27 1950-ൽ അംഗീകരിക്കപ്പെട്ട ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണഘടന, ഭരണകൂടം പിന്തുടരേണ്ടതായ മാർഗനിർദേശകതത്ത്വങ്ങൾ ആവിഷ്‌കരിക്കുകയുണ്ടായി. താഴെ പറയുന്നവ അതിൽ ഉൾപ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കുന്നതിനുള്ള അവകാശവും, സമ്പത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കാത്ത സമ്പദ്‌വ്യവസ്ഥ; വിദ്യാഭ്യാസത്തിനുള്ള അവകാശവും കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കലും; തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ വേതനവും സ്ത്രീ-പുരുഷന്മാർക്ക് തുല്യജോലിക്ക് തുല്യവേതനവും. ഈ തത്ത്വങ്ങളൊന്നും പ്രയോഗത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. ഭരണഘടനയിലെ കാഴ്ചപ്പാടും ബൂർഷ്വാ ഭരണാധികാരികളുടെ പ്രയോഗവും തമ്മിലുള്ള സ്പഷ്ടമായ അന്തരം സ്വാതന്ത്ര്യലബ്ധിക്കുശേഷം അവരോധിക്കപ്പെട്ട ബൂർഷ്വാ-ഭൂപ്രഭു വ്യവസ്ഥക്കെതിരായ നിശിതമായ കുറ്റപത്രമാണ്.
കൊളറാഡോ: കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്ക് പറ്റിയതായും ഞായറാഴ്ച പോലീസും സിറ്റി അധിക്രതരും നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. നവംബർ 19 ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. വെടിയുതിർത്ത 22കാരനായ തോക്കുധാരി ആൻഡേഴ്സൺ ലീ ആൾഡ്രിച്ചിനെ പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ചെയ്തു. വെടിവെപ്പിൽ പരിക്കേറ്റ ഇയ്യാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വവര്‍ഗാനുരാഗികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യൂ ക്ലബ്ബിലാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. സ്വവർഗാനുകാരികളായ പുരുഷന്‍മാരും ലെസ്ബിയന്‍ സ്ത്രീകളുമാണ് എവിടെ സന്ദര്ശനത്തിനെത്തുക. വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉള്‍പ്പെടുത്തി രാത്രിയാണ് ഇവിടെ പാര്‍ട്ടികള്‍ നടക്കാറുള്ളത്. 2016-ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവം ഉണ്ടായിരുന്നു. അന്ന് 49 പേരാണ് കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഒരു നേതാവിനോട് കൂറ് പുലർത്തുന്നതായി വെടിവെപ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു. അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നു ഞാനും ജിൽ ബൈഡനും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രസിഡന്റ് ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
അഭ്രപാളികളില്‍ അഴകാര്‍ന്ന ദൃശ്യഭാഷ്യം രചിച്ച് മലയാള സിനിമയുടെ മുതല്‍കൂട്ടായി മാറിയ ഛായാഗ്രാഹകനാണ് അഴകപ്പന്‍. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച അഴകപ്പന്റെ ആദ്യ ടെലിഫിലിം മാധവികുട്ടിയുടെ വേനലിന്റെ ഒഴിവായിരുന്നു. ശ്യാമപ്രസാദിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്, മരണം ദുര്‍ബലം, ഗണിതം, നിലാവറിയുന്നു, മലയാറ്റൂരിന്റെ വേരുകള്‍, തോറ്റങ്ങള്‍, സ്മാരകശിലകള്‍, എം.ടി.യുടെ നാലുകെട്ട് തുടങ്ങിയ സീരിയലുകളിലും ക്യാമറ ചലിപ്പിച്ച അഴകപ്പന്‍ സമ്മാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. മുന്നൂറോളം സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അഴകപ്പന്‍ ഇതിനിടെ ദുല്‍ഖറെ നായകനാക്കി പട്ടംപോലെ എന്ന സിനിമ സംവിധാനവും ചെയ്തു. തന്റെ സിനിമാ ജീവിതവും അനുഭവങ്ങളും പങ്കുവെക്കുകയാണ് അഴകപ്പന്‍… സിനിമ എന്ന സ്വപ്‌നത്തിനോടടുക്കുവാന്‍ ക്യാമറ എന്ന ഉപകരണം എത്രത്തോളം സാറിനെ സഹായിച്ചിട്ടുണ്ട്? എഴുത്തുകാരനെ പേന സഹായിക്കുന്നത്‌പോലെയാണ്. അത്‌പോലെയാണ് ക്യാമറയും. അങ്ങനെയൊരു ക്രിയേറ്റിവിറ്റി തന്നെ വരുന്നതാണ്. തമിഴ് സിനിമകളെക്കാള്‍ കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ മലയാള സിനിമയ്ക്കാണ് സാര്‍ നല്‍കിയത്. മലയാളം, മലയാള സിനിമ,സിനിമാ സൗഹൃദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എന്താണ് പറയാനുള്ളത്? നാഗര്‍കോവിലാണ് എന്റെ ജന്മദേശം. 1957 വരെ അത് കേരളമായിരുന്നു. എന്റെ അച്ഛന്‍ പഠിച്ചത് തിരുവനന്തപുരത്താണ്. കേരളവുമായി ഒരുപാട് ബന്ധമുള്ള ജില്ലയാണ് നാഗര്‍കോവില്‍. കുട്ടിക്കാലം മുതലേ മലയാള പാട്ടുകള്‍ കേള്‍ക്കുകയും സിനിമകള്‍ കാണാനും വളരെ താല്‍പ്പര്യമുണ്ടായിരുന്നു. റിയലിസ്റ്റിക്കായിട്ടുള്ള സിനിമകള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത് മലയാളത്തിലാണ്. തമിഴില്‍ വെറൈറ്റി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ വരുമ്പോള്‍ നാച്ചുറലായിട്ട് വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ പോലുള്ള സിനിമകളാണ് കാണാന്‍ കഴിയുന്നത്. അതാണ് എനിക്ക് മലയാള സിനിമയുമായിട്ടുള്ള കൂടുതല്‍ ബന്ധം. 1997 ലാണ് ഞാന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. അത് കഴിഞ്ഞ് ടെലിവിഷന്‍ രംഗത്ത് ഒരു 16 വര്‍ഷം വര്‍ക്ക് ചെയ്തിട്ടുണ്ട്. പുതിയൊരു മേഖല വന്നപ്പോള്‍ അതില്‍ പഠിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ആ രംഗത്തേയ്ക്ക് പോയത്. അതിനുമുന്‍പ് രണ്ട് തമിഴ് സിനിമ ചെയ്തു. സിനിമ മോഹമാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാന്‍ ബ്രെയ്ക്ക് എടുക്കാറുണ്ട്. നല്ല സിനിമകള്‍ക്കായിരുന്നു കാത്തിരുന്നത്. അത് പിന്നീട് മലയാളത്തില്‍ നിന്ന് തന്നെ കിട്ടി. സിനിമയിലുള്ള കോംപറ്റീഷനെ അതിജീവിച്ച് മുന്നോട്ട് പോകണമെങ്കില്‍ വളരെ അപ്‌ഡേറ്റഡായിരിക്കണം. ടെക്‌നീഷ്യനെ സംബന്ധിച്ച് സാങ്കേതികത്വം കൂടുതല്‍ അറിഞ്ഞിരിക്കണം. ടെക്‌നിക്കല്‍ അപ്‌ഡേഷനുവേണ്ടി എത്രത്തോളം സമയം കണ്ടെത്താറുണ്ട്? ഒരാള്‍ ഒരു ക്യാമറയുമായി വന്നാല്‍ അത് സ്റ്റില്‍ ക്യാമറയാണൊ മൂവി ക്യാമറയാണൊ എന്ന് ഞാന്‍ നോക്കാറില്ല. ആ ക്യാമറയുടെ വിശദവിവരങ്ങള്‍ ഞാന്‍ നെറ്റില്‍ സെര്‍ച്ച് ചെയ്ത് നോക്കും. ആ ക്യാമറയെക്കുറിച്ചും അതിന്റെ കപ്പാസിറ്റി, റെസലൂഷന്‍, ലെന്‍സ് പവര്‍ എന്നിവയെല്ലാം പഠിക്കും. ടെലിവിഷനിലായിരുന്നപ്പോഴും ഇത് ഞാന്‍ ചെയ്ത്‌കൊണ്ടിരുന്നതാണ്. അപ്‌ഡേറ്റിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഇറങ്ങുന്ന ക്യാമറ ഓപ്പറേറ്റ് ചെയ്താല്‍ കൊള്ളാമെന്ന് തോന്നുന്ന ആളാണ് ഞാന്‍. എക്‌സ്പിരിമെന്റ് ചെയ്ത്‌കൊണ്ടിരിക്കാനും എനിക്ക് താല്‍പ്പര്യമാണ്. പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും എന്ന സിനിമയില്‍ നാല് ക്യാമറ വെച്ച് ചെയ്തു. അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ നാളെ അത് ഇല്ലാതാകുന്നതിനാല്‍ ഞാനത് ഇന്റവ്യൂവിലൊന്നും പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് ആരും അത് കണ്ടെത്തിയിട്ടുമില്ല. കോംപോസിഷന്‍, ലൈറ്റിംഗ്, ക്യാമറാ മൂവ്‌മെന്റ്, ക്യാമറാ ആംഗിള്‍, ക്യാമറാ കട്ടിംഗ് പോയന്റ്‌സ് എന്നിവയാണ് ബേസിക്ക്. ബേസിക്ക് പഠിപ്പിക്കുന്ന ഗുരു സ്‌ട്രോംഗായാലും, ആ ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ എപ്പോഴും മനസ്സിലുണ്ടെങ്കിലും ഏത് ടെക്‌നോളജിയെയും നമുക്ക് മനസ്സിലാക്കാനും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. കൊമേര്‍സ്യല്‍ സിനിമ എന്നതില്‍ മാത്രമൊതുങ്ങാതെ ആര്‍ട്ടിനും കൂടി പ്രാധാന്യമുള്ള സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംവിധായകരും എഴുത്തുകാരുമായുമുള്ള സാറിന്റെ പരസ്പ്പര ബന്ധമാണ് താങ്കളുടെ തന്നെ വര്‍ക്കിലും പ്രതിഫലിക്കുക. ഇവരൊക്കെയായിട്ട് അത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്? മുന്നൂറോളം ഡയറക്ടേഴ്‌സിന്റെ കൂടെ ഞാനിപ്പോള്‍ പ്രവര്‍ത്തിച്ചുകഴിഞ്ഞു. സിനിമാറ്റോഗ്രാഫര്‍ സംവിധായകനുമായും കൂടിച്ചേരണം. എന്റെ ഏറ്റവും പുതിയ ചിത്രം രമേഷ് പിഷാരടിയുടെ ഗാനന്ധര്‍വ്വനാണ്. പ്രിയദര്‍ശന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എന്ത് സുഖം കിട്ടിയോ അത് തന്നെയാണ് മറ്റ് ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോഴും കിട്ടിയത്. ഇങ്ങനെ ഡയറക്ടഴേസിനെ മനസ്സിലാക്കി ചെയ്യുമ്പോള്‍ നമ്മുടെ വര്‍ക്കും നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. ഒരു സംവിധായകന്‍ ഒരുതവണ ഉപയോഗിച്ച ഒരു ക്യാമറാമാനെ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തയ്യാറാവുന്നിടത്താണ് അവര്‍ തമ്മിലുള്ള കെമിസ്ട്രി വ്യക്തമാകുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ കൂടെ കുറേ സിനിമകള്‍ ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായി സാര്‍ മാറുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തമ്മിലുള്ള സൗഹൃദം? എല്ലാവരും പറയുന്നത് രഞ്ജിത്ത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. കാരണം എന്ത് ഉദ്ദേശിക്കുന്നോ അത് അച്ചീവ് ചെയ്യാന്‍ വളരെയധികം ശ്രമിക്കുന്ന ഡയറക്ടറാണ് രഞ്ജിത്ത്. ഞാനും വര്‍ക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ സ്‌ട്രെസ് കാരണം ദേഷ്യപ്പെടാറുണ്ട്. അത് അഞ്ച് മിനുറ്റ്‌കൊണ്ട് ഇല്ലാതാവും. ചീത്ത വാക്കുകള്‍ ഞാന്‍ ഉപയോഗിക്കാറില്ല. ആവര്‍ത്തിച്ച് തെറ്റുകള്‍ വരുത്തുമ്പോഴാണ് ദേഷ്യപ്പെടാറ്. ഡയറക്ടേഴ്‌സിന്റെ കൂടെ ട്രാവല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമാറ്റോഗ്രാഫറാണ് ഞാന്‍. ഛോട്ടാമുംബൈ എന്ന സിനിമയുടെ ക്ലൈമാക്‌സ് വലിയ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. രാത്രി സമയം, ഔട്ട്‌ഡോര്‍, വലിയ ജനക്കൂട്ടം കൂടാതെ ചിത്രത്തിലെ വാസ്‌ക്കോഡഗാമ, ചെട്ടിക്കുളങ്ങര എന്ന ഗാനം എന്നിവയെല്ലാം പകര്‍ത്തിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാമോ? ക്യാമറ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആക്ടേഴ്‌സും ഡയറക്ടഴേസിന്റെയും ഒരു കെമസ്ട്രിയാണ് ക്യാമറാമാനില്‍ വര്‍ക്ക്‌ചെയ്യുന്നത്. അവര്‍ തമ്മില്‍ നല്ല റാപോ ഉണ്ടങ്കെില്‍ ക്യാമറാമാന്‍ കംഫര്‍ട്ടായിരിക്കും. ആ സിനിമയുടെ െൈക്ലമാക്‌സ് ചെയ്യുന്ന സമയത്ത് പത്തുദിവസത്തോളം ഉറങ്ങിയിട്ടില്ല. രാത്രി മൂന്ന് നാല് മണിയാവുമ്പോഴാണ് റൂമിലേക്ക് വരുക. രാവിലെ ആറ് മണിക്ക് ഞാനും അന്‍വര്‍ റഷീദും ചേര്‍ന്ന് പോകും. ഷൂട്ടിംഗ് തുടങ്ങും. കൊമേര്‍ഷ്യല്‍ എനര്‍ജി ഉണ്ടാക്കുന്ന സിറ്റുവേഷനാണെന്ന് ചിത്രത്തിലെന്ന് മനസ്സിലായപ്പോള്‍ തന്നെ ഒരു എനര്‍ജി വന്നു. പ്രകാശത്തിന്റെ പ്രയോഗം എന്നതില്‍ ഒരുപാട് അധികം നിറങ്ങള്‍ ചാര്‍ത്തണമെന്നില്ല. ചിലപ്പോള്‍ ലൈറ്റ് കുറഞ്ഞ സ്ഥലങ്ങളില്‍പ്പോലും അതിന്റെ കല നമുക്ക് കാഴ്ച്ചയില്‍ അനുഭവപ്പെടും. ലൈറ്റിംഗില്‍ ഉള്ള അഴകപ്പന്‍ അപ്രോച്ച് എങ്ങനെയാണ്? നാച്ചുറല്‍ ലൈറ്റ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. അധികം ലൈറ്റ് വെച്ചാലും ഉപയോഗിക്കാത്തപ്പോലെ കൊണ്ടുവരുന്നതാണ് എന്റെ തുടക്കകാലം. ഒരു ഡയറക്ടേഴ്‌സ് നേരത്തെ പറഞ്ഞ് തരുന്ന പോയന്റ്‌സും, ആക്ടേഴ്‌സ് എങ്ങനെയാണ് അത് അവതരിപ്പിക്കുന്നത്, ഏത് തരത്തിലാണ് റഫറന്‍സ് തരുന്നത് എന്നിവയും മനസ്സിലാക്കും. അതിന്റെ ഒരു ലൈറ്റിംഗ് പാറ്റേണാണ് ഉണ്ടാക്കുന്നത്. ഒരു സിനിമയുടെ ആത്മാവാണ് സ്‌ക്രിപ്റ്റ്. ജയരാജ് സാറുമായുള്ള എക്‌സ്പീരിയന്‍സ്? കുറേ വര്‍ഷമായുള്ള ബന്ധമാണ് ജയരാജുമായിട്ട്. പക്ഷെ പുള്ളിയുടെ സിനിമകള്‍ എനിക്കധികം ചെയ്യാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ദേശാടനത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. എം.ജെ രാധാകൃഷ്ണനാണ് അത് ചെയ്തത്. ആ സിനിമ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയതിനാല്‍ തിളക്കത്തിലേക്ക് എന്നെ ജയരാജ് വീണ്ടും വിളിച്ചു. ജയരാജിന്റെ സാധാരണയുള്ള പാറ്റേണിലുള്ള ഒരു സിനിമയല്ല തിളക്കം. ചിത്രത്തിലെ പാട്ടുകള്‍ ചെയ്യാന്‍ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നിരുന്നു. റാഫി മെക്കാര്‍ട്ടിനും ഞാനും പാട്ടുകളെ കുറിച്ച് ഡിസ്‌ക്കസ് ചെയ്താണ് തയ്യാറാക്കിയത്. ഡയറക്ടേഴ്‌സ് സ്വാതന്ത്ര്യം തന്നാല്‍ ചെയ്യാന്‍ കൂടുതല്‍ സുഖമാണ്. ഏറ്റവും പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍? ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയുടെ സിനിമയാണ്. അതൊരു റിയലിസ്റ്റിക്ക് മൂവിയാണ്. പാര്‍വതിയാണ് കേന്ദ്രകഥാപാത്രം. അടുത്ത ചിത്രം മമ്മൂക്ക നായകനായെത്തുന്ന രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനന്ധര്‍വ്വന്‍. മമ്മൂക്ക ചെയ്തതില്‍വെച്ച് വ്യത്യസ്ഥമായിട്ടുള്ളൊരു സിനിമയായിരിക്കും ഇത്. മമ്മൂക്ക-പിഷാരടി കോമ്പിനേഷനില്‍ ഉള്ള ഒരു സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമാണ്. സിനിമ ഒരു ഗ്ലാമര്‍ വേള്‍ഡാണ്. സിനിമയില്‍ ക്യാമറ ചെയ്യുന്ന ആള്‍ക്കും ആ ഒരു ഗ്ലാമറിന്റെ അംശം കിട്ടുന്നുണ്ട്. പക്ഷെ ഒരു ഫോട്ടോഗ്രാഫര്‍ അല്ലെങ്കില്‍ സിനിമാറ്റോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഇങ്ങനെയല്ലാത്ത മേഖലകളിലും പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടാവും. സാര്‍ അങ്ങനെ അഭിമുഖീകരിച്ചിട്ടുള്ള വ്യത്യസ്ഥമായ സിറ്റുവേഷന്‍ എന്തൊക്കെയാണ്? ടെലിവിഷനില്‍ നിന്ന് ന്യൂസ് കാണുമ്പോള്‍ എനിക്ക് വളരെ അത്ഭുതം തോന്നിയിരുന്നു. ആലോചനയില്ലാതെ കിട്ടുന്ന വിഷ്വല്‍സാണ് അതില്‍. പിന്നീടാണ് ഇംപാക്ട് കിട്ടുന്നത്. അങ്ങനെയാണ് ഞാന്‍ പഞ്ചാബില്‍ ടെലിവിഷനില്‍ പോയി ജോയിന്‍ ചെയ്യുന്നത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ.ആര്‍ നാരായണന്‍, വിവി ഗിരി, വാജ്‌പേയി തുടങ്ങിയവരുടെ കൂടെയെല്ലാം നിന്ന് വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാന്‍ തന്നെ സൗണ്ടും ലൈറ്റിംഗും ക്യാമറയും ചെയ്യണം അങ്ങനെ പോകുമ്പോള്‍. അത് സ്‌ട്രെയിനാണ് എന്ന് അറിഞ്ഞും കൊണ്ടാണ് ഞാന്‍ പോയത്. കാരണം നമ്മുടെ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ഒരു സര്‍വീസായിട്ടാണ് ആ വര്‍ക്കിനെകുറിച്ച് എനിക്ക് തോന്നിയത്. കൂടാതെ ന്യൂസ് കവറേജില്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ലൈവ് പിക്‌ചേര്‍സ് എടുക്കാന്‍ പറ്റി. വലിയൊരു അനുഭവമായിരുന്നു അത്. അതിന്റെ ഉള്ളില്‍ അവരും ഷൂട്ട് ചെയ്യുന്നു ഒപ്പം ഞാന്‍ ക്യാമറവെച്ചും ഷൂട്ട് ചെയ്യുന്നു. പിന്നെ ലൈവ് ബോംബ് സ്‌ഫോടനവും എടുത്തു. ഇത് കൂടാതെ സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് എന്നിവ റിലേറ്റഡായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ടോ? സ്‌പോര്‍ട്‌സ് എനിക്ക് വളരെ താല്‍പ്പര്യമുണ്ടായിരുന്നു. ഇന്ത്യയുടെ വേള്‍ഡ്കപ്പ് 8 മാച്ച് ഞാന്‍ കവര്‍ ചെയ്തു. അന്ന് ആറ് ക്യാമറ വര്‍ക്ക് ചെയ്തിരുന്നു. ഇപ്പോള്‍ പത്തു പന്ത്രണ്ട് ക്യാമറ ഉണ്ട്. ടെക്‌നോളജി കുറച്ച്കൂടെ മോഡേണായിട്ടുണ്ട്. അത്‌പോലെ ടേബിള്‍ ടെന്നീസും കവര്‍ ചെയ്തിട്ടുണ്ട്.ക്രിക്കറ്റ്‌പോലെ അത്ര സ്‌ട്രെയിന്‍ ഉള്ള വര്‍ക്കല്ല ടെന്നീസ്. ക്രിക്കറ്റില്‍ എപ്പോഴും അലേര്‍ട്ടായിരിക്കണം. മോഹന്‍ലാല്‍ നായകനായെത്തിയ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ സാര്‍ ആയിരുന്നു. ഒരു ഫോട്ടോഗ്രാഫറുടെ അപ്രോച്ച് പലവിധത്തില്‍ ആ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്? നല്ല എക്‌സ്പീരിയന്‍സായിരുന്നു ലാല്‍ സാറിന്റെ കൂടെ. ഇത്രയും സ്‌ട്രെയിന്‍ ചെയ്യുന്ന ഒരു നടനെ നമുക്ക് കാണാന്‍ പറ്റില്ല. നമ്മുടെ കൂടെ തന്നെ കാടിന്റെ ഉള്ളിലേക്ക് നടന്നുവരുമായിരുന്നു അദ്ദേഹം. ധാരാളം അട്ടകളുള്ള ആ കാട്ടില്‍ ഒരുപാട് സ്‌ട്രെയിന്‍ സഹിച്ചാണ് അദ്ദേഹം ഫോട്ടോഗ്രാഫറില്‍ അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടംപോലെ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു. ആ സിനിമകള്‍ നല്‍കിയിട്ടുള്ള ഓര്‍മ്മകള്‍ എന്തെല്ലാമാണ്? ആര്‍മിയ്ക്ക് വേണ്ടി ഞാന്‍ മുന്‍പ് സല്യൂട്ട് എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്തിരുന്നു. പട്ടംപോലെ ഒരു യഥാര്‍ത്ഥ സ്‌റ്റോറിയാണെന്നു പറയാം. എനിക്കിഷ്ടപ്പെട്ട ലൊക്കേഷനായ ആലപ്പുഴയില്‍വെച്ച് തന്നെ ഷൂട്ട് നടത്തി. മഴക്കാലത്താണ് ചെയ്തത്. ദുല്‍ഖര്‍, മാളവിക മോഹനന്‍, അര്‍ച്ചന കവി, അഞ്ജലി, അനൂപ് മേനോന്‍ തുടങ്ങി ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു. ഡ്രാമയില്ലാതെ യംഗ്‌സ്റ്റേര്‍സിന്റെ ഇടയില്‍ നടക്കുന്ന ഒരു സംഭവത്തെ റിയലിസ്റ്റിക്കായിട്ടാണ് പട്ടംപോലെയില്‍ ചെയ്തത്. കുടംബത്തെക്കുറിച്ച്? എന്റെ കുടുംബത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് എന്റെ ഭാര്യയാണ്. ഉമ അഴകപ്പന്‍ എന്നാണ് പേര്. സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. മകന്‍ യുകെയിലാണ്. അവന്‍ കല്ല്യാണം കഴിച്ചത് ചെനക്കാരിയായ ഷോയിന്‍ലിയെയാണ്. അച്ഛന്‍ അധ്യാപകനായിരുന്നു. നമ്പി നാരായണന്‍ സാറെ പഠിപ്പിച്ചിരുന്നു. അച്ഛനും അമ്മയ്ക്കുമൊന്നും ഞാന്‍ സിനിമ തെരഞ്ഞെടുത്തതില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷെ ഞാന്‍ ദൂരദര്‍ശനില്‍ നിന്ന് റിസൈംഗ്ന്‍ ചെയ്ത് സിനിമയിലേക്ക് വീണ്ടും പ്രവേശിച്ചപ്പോള്‍ ഫുള്‍ സപ്പോര്‍ട്ട് ചെയ്തത് വൈഫായിരുന്നു.
HIGHLIGHTS : ദില്ലി: ഡീസല്‍ വില നിര്‍ണയാധികാരം ഇനി പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ദില്ലി: ഡീസല്‍ വില നിര്‍ണയാധികാരം ഇനി പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഇനിമുതല്‍ എണ്ണകമ്പനികള്‍ക്കു തന്നെ കാലോചിതമായി ഡീസല്‍വില വര്‍ധിപ്പിക്കാമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. 10 മിനിറ്റില്‍ മത്തി മുളകിട്ടത് ഡീസലിന് ഒരുവര്‍ഷത്തിനുള്ളില്‍ പത്ത് രൂപയുടെ വിലവര്‍ധനവാണ് ഇതോടെ പ്രതീക്ഷിക്കുന്നത്. അതെസമയം ഡീസല്‍,എല്‍പിജി,മണ്ണെണ്ണ എന്നിവയുടെ ഇപ്പോഴത്തെ വില വര്‍ദ്ധിപ്പിക്കില്ലെന്നും അദേഹം പറഞ്ഞു. 2010 ലാണ് എണ്ണക്കമ്പനികള്‍ക്ക് പെട്രോളിന്റെ വിലനിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا﴿١٤٨﴾ volume_up share لَّا يُحِبُّ اللَّهُ = അല്ലാഹു ഇഷ്ടപ്പെടുകയില്ല الْجَهْرَ = പരസ്യമാക്കല്‍, ഉച്ചത്തിലാക്കല്‍ بِالسُّوءِ = തിന്‍മയെ, ചീത്തയായതിനെ , ദുഷിച്ചതുകൊണ്ട് مِنَ الْقَوْلِ = വാക്കില്‍ (സംസാരത്തില്‍) നിന്ന് إِلَّا مَن = യാതൊരുവനൊഴികെ ظُلِمَ = അക്രമം ചെയ്യപ്പെട്ടു وَكَانَ اللَّهُ = അല്ലാഹു ആകുന്നു താനും سَمِيعًا = കേള്‍ക്കുന്നവന്‍ عَلِيمًا = അറിയുന്നവന്‍ വാക്കില്‍ നിന്ന് തിന്‍മയായുളളതിനെ [ചീത്തയായ വാക്കുകളെ] ഉച്ചത്തിലാ (ക്കി പരസ്യമാ) ക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അക്രമം ചെയ്യപ്പെട്ടവന്‍ (ഉച്ചത്തിലാക്കുന്നത്) ഒഴികെ. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും , അറിയുന്നവനുമാകുന്നുതാനും. إِن تُبْدُوا۟ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا۟ عَن سُوٓءٍۢ فَإِنَّ ٱللَّهَ كَانَ عَفُوًّۭا قَدِيرًا﴿١٤٩﴾ volume_up share إِن تُبْدُوا = നിങ്ങള്‍ വെളിവാക്കുന്നുവെങ്കില്‍ خَيْرًا = നല്ലതിനെ, വല്ല നന്‍മയും أَوْ تُخْفُوهُ = അല്ലെങ്കിലതു മറച്ചുവെക്കുന്നു (വെങ്കില്‍) أَوْ تَعْفُوا = അല്ലെങ്കില്‍ നിങ്ങള്‍ മാപ്പ് നല്‍കുന്നു (വെങ്കില്‍) عَن سُوءٍ = വല്ല തിന്‍മയെ (ചീത്തയെ) ക്കുറിച്ചും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ عَفُوًّا = വളരെ മാപ്പ് നല്‍കുന്നവനാകുന്നു قَدِيرًا = കഴിവുളളവന്‍ നിങ്ങള്‍ ഒരു നല്ല കാര്യംവെളിവാക്കുകയോ, അത് മറച്ചുവെക്കുകയോ ഒരു തിന്‍മയെക്കുറിച്ചു മാപ്പ് നല്‍കുകയോ ചെയ്യുന്നപക്ഷം, (അറിഞ്ഞു കൊള്ളുക) നിശ്ചയമായും അല്ലാഹു, വളരെ മാപ്പ്‌ ചെയ്യുന്നവനും, കഴിവുളളവനുമാകുന്നു. തഫ്സീർ : 148-149 View إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍۢ وَنَكْفُرُ بِبَعْضٍۢ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا﴿١٥٠﴾ volume_up share إِنَّ الَّذِينَ = നിശ്ചയമായും, യാതൊരുകൂട്ടര്‍ يَكْفُرُونَ = അവര്‍ അവിശ്വസിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَيُرِيدُونَ = അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن يُفَرِّقُوا = അവര്‍ വ്യത്യാസപ്പെടുത്തു (ഭിന്നിപ്പുണ്ടാക്കു- -വിവേചനം കാണിക്കു) വാന്‍ بَيْنَ اللَّهِ = അല്ലാഹുവിനിടയില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളുടെയും وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു نُؤْمِنُ = ഞങ്ങള്‍ വിശ്വസിക്കുന്നു بِبَعْضٍ = ചിലരില്‍ وَنَكْفُرُ = ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുന്നു بِبَعْضٍ = ചിലരില്‍ وَيُرِيدُونَ = അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن يَتَّخِذُوا = അവര്‍ ഉണ്ടാക്കുവാന്‍, സ്വീകരിക്കുന്നതിന് بَيْنَ ذَٰلِكَ = അതിനിടയില്‍ سَبِيلًا = ഒരു മാര്‍ഗം നിശ്ചയമായും, യാതൊരുകൂട്ടര്‍: അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും അവര്‍ അവിശ്വസിക്കുന്നു; അല്ലാഹുവിന്‍റെയും അവന്‍റെ റസൂലുകളുടെയും ഇടയില്‍ വ്യത്യാസപ്പെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. "ഞങ്ങള്‍ ചിലരില്‍വിശ്വസിക്കുകയും, ചിലരില്‍അവിശ്വസിക്കുകയും ചെയ്യുന്നു" എന്ന് അവര്‍ പറയുകയും ചെയ്യുന്നു. അതിനിടയില്‍ ഒരു (പ്രത്യേക)മാര്‍ഗം സ്വീകരിക്കുവാനും അവര്‍ഉദ്ദേശിക്കുന്നു:- أُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ حَقًّۭا ۚ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًۭا مُّهِينًۭا﴿١٥١﴾ volume_up share أُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْكَافِرُونَ = അവിശ്വാസികള്‍ حَقًّا = യഥാര്‍ത്ഥത്തില്‍, സത്യമായും, ശരിക്ക് وَأَعْتَدْنَا = നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ = അവിശ്വാസികള്‍ക്ക് عَذَابًا = ശിക്ഷ مُّهِينًا = അപമാനകരമായ, നിന്ദ്യമായ (അങ്ങിനെയുളള) അക്കൂട്ടര്‍തന്നെയാണ് യഥാര്‍ത്ഥത്തില്‍ അവിശ്വാസികള്‍. അവിശ്വാസികള്‍ക്ക് അപമാനകരമായശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു തഫ്സീർ : 150-151 View وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍۢ مِّنْهُمْ أُو۟لَـٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿١٥٢﴾ volume_up share وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ بِاللَّهِ وَرُسُلِهِ = അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും وَلَمْ يُفَرِّقُوا = അവര്‍ വ്യത്യാസം വരുത്തിയതുമില്ല بَيْنَ أَحَدٍ = ഒരാള്‍ക്കിടയിലും مِّنْهُمْ = അവരില്‍ നിന്ന് أُولَٰئِكَ = അക്കൂട്ടര്‍ سَوْفَ يُؤْتِيهِمْ = വഴിയെ അവന്‍ അവര്‍ക്ക് കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍ وَكَانَ اللَّهُ = അല്ലാഹു ആകുന്നുതാനും غَفُورًا = വളരെ പൊറുക്കുന്നവന്‍ رَّحِيمًا = കരുണാനിധി അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുകയും, അവരില്‍ ഒരാള്‍ക്കിടയിലും വ്യത്യാസെപ്പടുത്താതിരിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍-അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ വഴിയെ അവന്‍നല്‍കുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. തഫ്സീർ : 152-152 View يَسْـَٔلُكَ أَهْلُ ٱلْكِتَـٰبِ أَن تُنَزِّلَ عَلَيْهِمْ كِتَـٰبًۭا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةًۭ فَأَخَذَتْهُمُ ٱلصَّـٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ فَعَفَوْنَا عَن ذَٰلِكَ ۚ وَءَاتَيْنَا مُوسَىٰ سُلْطَـٰنًۭا مُّبِينًۭا﴿١٥٣﴾ volume_up share يَسْأَلُكَ = നിന്നോടു ചോദിക്കുന്നു أَهْلُ الْكِتَابِ = വേദ (ഗ്രന്ഥ) ക്കാര്‍ أَن تُنَزِّلَ = നീ ഇറക്കിക്കൊടുക്കുവാന്‍ عَلَيْهِمْ = അവരുടെമേല്‍, അവര്‍ക്ക് كِتَابًا = ഒരു ഗ്രന്ഥം مِّنَ السَّمَاءِ = ആകാശത്തുനിന്ന് فَقَدْ سَأَلُوا = എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട് مُوسَىٰ = മൂസായോട് أَكْبَرَ = കൂടുതല്‍ (വളരെ) വലിയത് مِن ذَٰلِكَ = അതിനെക്കാള്‍ فَقَالُوا = അതായത് അവര്‍ പറഞ്ഞു أَرِنَا = ഞങ്ങള്‍ക്കു കാണിച്ചു തരുക اللَّهَ = അല്ലാഹുവിനെ جَهْرَةً = പരസ്യമായി, പ്രത്യക്ഷത്തില്‍ فَأَخَذَتْهُمُ = അങ്ങിനെ (എന്നിട്ട് ) അവരെ പിടികൂടി الصَّاعِقَةُ = ഇടിത്തീ بِظُلْمِهِمْ = അവരുടെ അക്രമം നിമിത്തം ثُمَّ اتَّخَذُوا = പിന്നെ അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു الْعِجْلَ = പശു (മൂരി) ക്കുട്ടിയെ مِن بَعْدِ = ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = (വ്യക്തമായ) തെളിവുകള്‍ فَعَفَوْنَا = എന്നിട്ട് നാം മാപ്പ് ചെയ്തു عَن ذَٰلِكَ = അതിനെക്കുറിച്ചു وَآتَيْنَا مُوسَىٰ = മൂസാക്കു നാം നല്‍കുകയും ചെയ്തു سُلْطَانًا = അധികാരശക്തി (അധികൃതരേഖ-തെളിവ്) مُّبِينًا = വ്യക്തമായ (നബിയേ) വേദക്കാര്‍നിന്നോട് ചോദിക്കുന്നു. ആകാശത്ത്നിന്ന് ഒരു ഗ്രന്ഥം നീ അവര്‍ക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാല്‍, മൂസായോട് അവര്‍അതിനെക്കാള്‍ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട്: അതായത്, അവര്‍പറഞ്ഞു: "ഞങ്ങള്‍ക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരണ" മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി പിന്നെ, വ്യക്തമായ തെളിവുകള്‍തങ്ങള്‍ക്ക് വന്നതിന് ശേഷം അവര്‍പശുക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് അതിനെക്കുറിച്ചു നാം മാപ്പ് നല്‍കി. മൂസാക്കു നാം സ്പഷ്ടമായ അധികൃത രേഖ നല്‍കുകയും ചെയ്തു. وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَـٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًۭا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا﴿١٥٤﴾ volume_up share وَرَفَعْنَا = നാം ഉയര്‍ത്തുകയും ചെയ്തു فَوْقَهُمُ = അവര്‍ക്കുമീതെ الطُّورَ = ത്വൂറിനെ (പര്‍വ്വതത്തെ-സീനാമ ലയെ) بِمِيثَاقِهِمْ = അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം) وَقُلْنَا لَهُمُ = അവരോട് നാം പറയുകയും ചെയ്തു ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ الْبَابَ = (പടി) വാതില്‍ سُجَّدًا = സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്) وَقُلْنَا لَهُمْ = അവരോട് നാം പറയുകയും ചെയ്തു لَا تَعْدُوا = നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത് فِي السَّبْتِ = സബ്തില്‍, ശബ്ബത്താചരണത്തില്‍ وَأَخَذْنَا = നാം എടുക്കുക (വാങ്ങുക) യും ചെയ്തു مِنْهُم = അവരില്‍ നിന്ന്, അവരോട് مِّيثَاقًا = ഉറപ്പ്, കരാര്‍, ഉടമ്പടി غَلِيظًا = കനത്ത, ശക്തമായ, കടുത്ത അവരുടെ (കരാര്‍) ഉറപ്പ്സംബന്ധിച്ച് അവരുടെ മീതെ നാം "ത്വൂര്‍" (പര്‍വ്വതം) ഉയര്‍ത്തുകയും ചെയ്തു. "നിങ്ങള്‍ സുജൂദ് " ചെയ്തുകൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍കടക്കുവിന്‍ എന്ന് അവരോട് നാം പറയുകയും ചെയ്തു. "സബ്ത്തി" ല്‍ (ശബ്ബത്താചരണത്തില്‍) നിങ്ങള്‍ അതിക്രമം ചെയ്യരുതെന്നും അവരോട് നാം പറഞ്ഞു. അവരില്‍ നിന്ന് നാം കനത്ത (കരാര്‍)ഉറപ്പ് മേടിക്കുകയും ചെയ്തു. തഫ്സീർ : 153-154 View فَبِمَا نَقْضِهِم مِّيثَـٰقَهُمْ وَكُفْرِهِم بِـَٔايَـٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًۭا﴿١٥٥﴾ volume_up share فَبِمَا = എന്നിട്ടു (അങ്ങനെ) نَقْضِهِم = അവരുടെ ലംഘനം കൊണ്ട് مِّيثَاقَهُمْ = അവരുടെ ഉറപ്പിനെ, കരാറിനെ وَكُفْرِهِم = അവരുടെ അവിശ്വാസം بِآيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം-ദൃഷ്ടാന്തം-വചനം) കളില്‍ وَقَتْلِهِمُ = അവരുടെ കൊലചെയ്യലും الْأَنبِيَاءَ = നബി (പ്രവാചകന്‍) മാരെ بِغَيْرِ حَقٍّ = ഒരു കാര്യം (ന്യായം-അവകാശം) ഇല്ലാതെ وَقَوْلِهِمْ = അവരുടെ വാക്കും, അവര്‍ പറഞ്ഞതും قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ = മൂടി (ഉറ) ഇടപ്പെട്ടവയാണ് بَلْ طَبَعَ = പക്ഷേ മുദ്രകുത്തിയിരിക്കയാണ് اللَّهُ = അല്ലാഹു عَلَيْهَا = അവക്കു, അവയുടെ മേല്‍ بِكُفْرِهِمْ = അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ = അതിനാല്‍ (എനി) അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا = അല്‍പമല്ലാതെ എന്നിട്ട് , അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ "ആയത്തു" [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസി ച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, "ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന് " അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ , (മൂടപ്പെടുകയല്ല-) അവരുടെഅവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَـٰنًا عَظِيمًۭا﴿١٥٦﴾ volume_up share وَبِكُفْرِهِمْ = അവരുടെ അവിശ്വാസം കൊണ്ടും وَقَوْلِهِمْ = അവരുടെ വാക്കു(പറയല്‍) കൊണ്ടും عَلَىٰ مَرْيَمَ = മര്‍യമിന്‍റെ മേല്‍ بُهْتَانًا = കളളാരോപണം, നുണ عَظِيمًا = വമ്പിച്ച (അതെ) അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം അവര്‍ പറഞ്ഞതുകൊണ്ടും. وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّۢ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا﴿١٥٧﴾ volume_up share وَقَوْلِهِمْ = അവരുടെ വാക്കും, പറയലും إِنَّا قَتَلْنَا = നിശ്ചയമായും ഞങ്ങള്‍ കൊലപ്പെടുത്തി الْمَسِيحَ = മസീഹിനെ عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസായെ رَسُولَ اللَّهِ = അല്ലാഹുവിന്‍റെ റസൂലായ وَمَا قَتَلُوهُ = അദ്ദേഹത്തെ അവര്‍ കൊലചെയ്തിട്ടില്ല താനും وَمَا صَلَبُوهُ = അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല وَلَٰكِن = പക്ഷേ شُبِّهَ = തിരിച്ചറിയാതാക്കപ്പെട്ടിരിക്കയാണ് (യഥാര്‍ത്ഥം തിരിയാതായി) لَهُمْ = അവര്‍ക്ക് وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ اخْتَلَفُوا = അവര്‍ ഭിന്നാഭിപ്രായത്തിലായി فِيهِ = അദ്ദേഹത്തി (ന്‍റെകാര്യത്തി)ല്‍ لَفِي شَكٍّ = സംശയത്തില്‍ തന്നെയാണ് مِّنْهُ = അദ്ദേഹത്തെപ്പറ്റി مَا لَهُم بِهِ = അദ്ദേഹത്തെ (അതിനെ) കുറിച്ചു അവര്‍ക്കില്ല مِنْ عِلْمٍ = അറിവില്‍നിന്ന് (ഒന്നും), ഒരറിവും إِلَّا اتِّبَاعَ = പിന്‍പറ്റലല്ലാതെ الظَّنِّ = ഊഹത്തെ , ധാരണയെ وَمَا قَتَلُوهُ = അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല يَقِينًا = ഉറപ്പായിട്ട് "നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ഈസാ എന്ന "മസീഹി" നെ ഞങ്ങള്‍കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്" അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ (ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു (ളളത്) . അവര്‍ക്ക് അദ്ദേഹെത്തക്കുറിച്ചു യാതൊരു അറിവുമില്ല-ഊഹത്തെ പിന്‍പറ്റലല്ലാതെഉറപ്പായും അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല:- بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا﴿١٥٨﴾ volume_up share بَل = പക്ഷേ, എന്നാല്‍ رَّفَعَهُ اللَّهُ = അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയി രിക്കയാണ് إِلَيْهِ = അവങ്കലേക്ക്, തന്നിലേക്ക് وَكَانَ اللَّهُ = അല്ലാഹു ആകുന്നു عَزِيزًا = താപശാലി حَكِيمًا = അഗാധജ്ഞന്‍, യുക്തിമാന്‍ പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയ്രെത ചെയ്തത്. അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു. തഫ്സീർ : 155-158 View وَإِن مِّنْ أَهْلِ ٱلْكِتَـٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكُونُ عَلَيْهِمْ شَهِيدًۭا﴿١٥٩﴾ volume_up share وَإِن = ഇല്ല مِّنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്ന് (ആരും) إِلَّا لَيُؤْمِنَنَّ = തീര്‍ച്ചയായും (അവന്‍) വിശ്വസിക്കാതെ بِهِ = അദ്ദേഹത്തില്‍ قَبْلَ مَوْتِهِ = അദ്ദേഹത്തിന്‍റെ (അവന്‍റെ ) മരണത്തിന്മുമ്പ് وَيَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിലാകട്ടെ يَكُونُ = അദ്ദേഹമായിരിക്കും عَلَيْهِمْ = അവരുടെ മേല്‍ شَهِيدًا = സാക്ഷി വേദക്കാരില്‍ നിന്ന് (ആരും) അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് തീര്‍ച്ചയായും അദ്ദേഹത്തില്‍വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേല്‍ സാക്ഷിയായിരിക്കുക യുംചെയ്യും തഫ്സീർ : 159-159 View فَبِظُلْمٍۢ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَـٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًۭا﴿١٦٠﴾ volume_up share فَبِظُلْمٍ = അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം) مِّنَ الَّذِينَ = യാതൊരുവരില്‍ നിന്ന് هَادُوا = യഹൂദികളായ حَرَّمْنَا = നാം നിഷിദ്ധമാക്കി عَلَيْهِمْ = അവരുടെ മേല്‍ طَيِّبَاتٍ = ചില നല്ല വസ്തുക്കളെ أُحِلَّتْ = അനുവദനീയമാക്കപ്പെട്ട لَهُمْ = അവര്‍ക്ക് وَبِصَدِّهِمْ = അവര്‍ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് كَثِيرًا = വളരെ ആളുകളെ , ധാരാളമായി അങ്ങനെ, യഹൂദരായവരില്‍നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കി. (കൂടാതെ) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) ധാരാളമായി അവര്‍ തടഞ്ഞതു കൊണ്ടും:- وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ ۚ وَأَعْتَدْنَا لِلْكَـٰفِرِينَ مِنْهُمْ عَذَابًا أَلِيمًۭا﴿١٦١﴾ volume_up share وَأَخْذِهِمُ = അവര്‍ വാങ്ങിയതും الرِّبَا = പലിശ وَقَدْ نُهُوا = അവര്‍ വിരോധിക്കപ്പെട്ടിട്ടുണ്ടു താനും عَنْهُ = അതിനെപ്പറ്റി وَأَكْلِهِمْ = അവര്‍ തിന്നതും أَمْوَالَ النَّاسِ = മനുഷ്യരുടെ സ്വത്തുക്കള്‍ بِالْبَاطِلِ = അന്യായമായി وَأَعْتَدْنَا = നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ مِنْهُمْ = അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് عَذَابًا أَلِيمًا = വേദനയേറിയ ശിക്ഷ അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവര്‍ തിന്നുന്നതു കൊണ്ടും (കൂടിയാണത്). അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. തഫ്സീർ : 160-161 View لَّـٰكِنِ ٱلرَّٰسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ ۚ وَٱلْمُقِيمِينَ ٱلصَّلَوٰةَ ۚ وَٱلْمُؤْتُونَ ٱلزَّكَوٰةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أُو۟لَـٰٓئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا﴿١٦٢﴾ volume_up share لَّٰكِنِ = എങ്കിലും الرَّاسِخُونَ = അടിയുറച്ചവര്‍, പൂണ്ടു പിടിച്ചവര്‍ فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ مِنْهُمْ = അവരില്‍ നിന്ന് وَالْمُؤْمِنُونَ = വിശ്വാസികളും يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നതാണ് بِمَا أُنزِلَ = ഇറക്കപ്പെട്ടതില്‍ إِلَيْكَ = നിനക്ക്, നിന്നിലേക്ക് وَمَا أُنزِلَ = ഇറക്കപ്പെട്ടതിലും مِن قَبْلِكَ = നിനക്കു മുമ്പായി وَالْمُقِيمِينَ = നിലനിര്‍ത്തുന്നവരെയും (പ്രത്യേകം പറയുന്നു) الصَّلَاةَ = നമസ്‌കാരം وَالْمُؤْتُونَ = കൊടുക്കുന്നവരും الزَّكَاةَ = സകാത്ത് وَالْمُؤْمِنُونَ = വിശ്വസിക്കുന്നവരും بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യനാളിലും أُولَٰئِكَ = അക്കൂട്ടര്‍ سَنُؤْتِيهِمْ = വഴിയെ അവര്‍ക്കു നാം കൊടുക്കും أَجْرًا = പ്രതിഫലം عَظِيمًا = വമ്പിച്ച, മഹത്തായ എങ്കിലും, അവരില്‍ നിന്നും അറിവില്‍ അടിയുറച്ചവരും, സത്യവിശ്വാസികളും, നിനക്ക് ഇറക്കപ്പെട്ടതിലും, നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു: (വിശേഷിച്ച് ) നമസ്‌കാരം നിലനിര്‍ത്തുന്നവരും, "സകാത്ത്" കൊടുക്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരും. അക്കൂട്ടര്‍, അവര്‍ക്ക് വഴിയെ നാം വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്. തഫ്സീർ : 162-162 View إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍۢ وَٱلنَّبِيِّـۧنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَـٰرُونَ وَسُلَيْمَـٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًۭا﴿١٦٣﴾ volume_up share إِنَّا أَوْحَيْنَا = നിശ്ചയമായും നാം വഹ്‌യ് നല്‍കിയിരിക്കുന്നു إِلَيْكَ = നിനക്ക് كَمَا أَوْحَيْنَا = നാം വഹ്‌യ് നല്‍കിയപോലെ إِلَىٰ نُوحٍ = നൂഹിന്, നൂഹിലേക്ക് وَالنَّبِيِّينَ = നബിമാര്‍ക്കും مِن بَعْدِهِ = അദ്ദേഹത്തിനു ശേഷമുളള وَأَوْحَيْنَا = നാം വഹ്‌യ് നല്‍കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ = ഇബ്‌റാഹീമിന് وَإِسْمَاعِيلَ = ഇസ്മാഈലിനും وَإِسْحَاقَ = ഇസ്ഹാക്വിനും وَيَعْقُوبَ = യഅ്ക്വൂബിനും وَالْأَسْبَاطِ = സന്തതികള്‍ക്കും وَعِيسَىٰ = ഈസാക്കും وَأَيُّوبَ = അയ്യൂബിനും وَيُونُسَ = യൂനുസിനും وَهَارُونَ = ഹാറൂന്നും وَسُلَيْمَانَ = സുലൈമാനും وَآتَيْنَا = കൊടുക്കുകയും ചെയ്തു دَاوُودَ = ദാവൂദിന് زَبُورًا = ഒരു ഏട്, സബൂര്‍ (നബിയേ, ) നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാര്‍ക്കും നാം "വഹ്‌യ്" [ദിവ്യബോധനം] നല്‍കിയതുപോലെ, നിനക്കും നാം "വഹ്‌യ്" നല്‍കിയിരിക്കുന്നു. ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്‍റെ)സന്തതികള്‍ക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം "വഹ്‌യ്"നല്‍കിയിരിക്കുന്നു. ദാവൂദിന് നാം "സബൂറും" [ഒരു പ്രത്യേക ഏടും] കൊടുത്തിരിക്കുന്നു. وَرُسُلًۭا قَدْ قَصَصْنَـٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًۭا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًۭا﴿١٦٤﴾ volume_up share وَرُسُلًا = കുറെ (ചില) റസൂലുകളെയും قَدْ قَصَصْنَاهُمْ = അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട് عَلَيْكَ = നിനക്ക് مِن قَبْلُ = മുമ്പേ, മുമ്പ് وَرُسُلًا = ചില (കുറെ) റസൂലുകളെയും لَّمْ نَقْصُصْهُمْ = അവരെ നാം വിവരിച്ചു തന്നിട്ടില്ല عَلَيْكَ = നിനക്ക് وَكَلَّمَ اللَّهُ = അല്ലാഹു സംസാരിക്കയും ചെയ്തു مُوسَىٰ = മൂസായോട് تَكْلِيمًا = ഒരു (നേരിലു ളള-ശരിക്കുളള)സംസാരം (മാത്രമല്ല) മുമ്പ് നാം നിനക്ക് വിവരിച്ചു തന്നിട്ടുളള കുറെ റസൂലുകളെയും, നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത കുറെ റസൂലുകളെയും (അയച്ചിട്ടുണ്ട്). മൂസായോട് അല്ലാഹു (നേരില്‍) ഒരു സംസാരം സംസാരിക്കുകയുംചെയ്തിരിക്കുന്നു: رُّسُلًۭا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا﴿١٦٥﴾ volume_up share رُّسُلًا = (അതെ) റസൂലുകളെ مُّبَشِّرِينَ = സന്തോഷ വാര്‍ത്ത അറിയിക്കുന്നവരായ (ആയിട്ട്) وَمُنذِرِينَ = താക്കീതു (മുന്നറിയിപ്പു-ഭയവാര്‍ ത്ത) നല്‍കുന്നവരും لِئَلَّا يَكُونَ = ഉണ്ടാവാതെ (ഇല്ലാതെ) ഇരിക്കുവാന്‍ لِلنَّاسِ = മനുഷ്യര്‍ക്ക് عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ (എതിരെ) حُجَّةٌ = ഒരു ന്യായവും بَعْدَ الرُّسُلِ = റസൂലുകളുടെ ശേഷം وَكَانَ اللَّهُ = അല്ലാഹു ആകുന്നു, ആയിരിക്കുന്നു عَزِيزًا = പ്രതാപ ശാലി حَكِيمًا = യുക്തിമാന്‍, അഗാധജ്ഞന്‍ (അതെ) സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീതു നല്‍കുന്നവരുമായ റസൂലുകളായിക്കൊണ്ട്(അവരെയൊക്കെ അയച്ചു); റസൂലുകളുടെ (നിയോഗത്തിനു) ശേഷം അല്ലാഹുവിന്നെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും (പറയുവാന്‍) ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതെല്ലാം). അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു. തഫ്സീർ : 163-165 View لَّـٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَـٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا﴿١٦٦﴾ volume_up share لَّٰكِنِ اللَّهُ = എന്നാല്‍ (എങ്കിലും) അല്ലാഹു يَشْهَدُ = സാക്ഷ്യം വഹിക്കുന്നു بِمَا أَنزَلَ = അവന്‍ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി إِلَيْكَ = നിനക്ക്, നിന്നിലേക്ക് أَنزَلَهُ = അതവന്‍ ഇറക്കിയിരിക്കുന്നു بِعِلْمِهِ = തന്‍റെ അറിവോടെ, അറിവുപ്രകാരം وَالْمَلَائِكَةُ = മലക്കുകളും يَشْهَدُونَ = സാക്ഷ്യം വഹിക്കുന്നു وَكَفَىٰ = മതി താനും بِاللَّهِ = അല്ലാഹു തന്നെ شَهِيدًا = സാക്ഷിയായി എന്നാല്‍, അല്ലാഹു നിനക്ക് ഇറക്കിത്തന്നതിനെപ്പറ്റി അവന്‍സാക്ഷ്യം വഹിക്കുന്നു :- അതു അവന്‍റെ അറിവോടെ ഇറക്കിയിരിക്കുകയാണ്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെമതി താനും. തഫ്സീർ : 166-166 View إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ قَدْ ضَلُّوا۟ ضَلَـٰلًۢا بَعِيدًا﴿١٦٧﴾ volume_up share إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും, അവിശ്വസിച്ചവര്‍ وَصَدُّوا = അവര്‍ തിരിച്ചുകള യുകയും ചെയ്തു, തിരിഞ്ഞു കളയുകയും عَن سَبِيلِ = മാര്‍ഗത്തില്‍നിന്ന് اللَّهِ = അല്ലാഹുവിന്‍റെ قَدْ ضَلُّوا = അവര്‍ പിഴച്ചു പോയിട്ടുണ്ട്, പിഴച്ചു കഴിഞ്ഞു ضَلَالًا = ഒരു പിഴവ്, വഴിപിഴക്കല്‍ بَعِيدًا = വിദൂരമായ നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തിരിച്ചുകളയുകയും ചെയ്തവര്‍, അവര്‍ വിദൂരമായ വഴിപിഴവ് പിഴച്ചു കഴിഞ്ഞിരിക്കുന്നു. إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا﴿١٦٨﴾ volume_up share إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും, അവിശ്വസിച്ചവര്‍ وَظَلَمُوا = അവര്‍ അക്രമം ചെയ്കയും ചെയ്തു لَمْ يَكُنِ = ഇല്ലാ, ആകുകയില്ല اللَّهُ = അല്ലാഹു لِيَغْفِرَ = പൊറുക്കുക, പൊറുക്കുവാന്‍ (ഉദ്ദേശ്യം-ഒരുക്കം) لَهُمْ = അവര്‍ക്ക് وَلَا لِيَهْدِيَهُمْ = അവരെ വഴികാട്ടുകയുമില്ല, കാട്ടുവാനും ഇല്ല طَرِيقًا = ഒരു വഴിയും നിശ്ചയമായും, അവിശ്വസിക്കുകയും, അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ , - അവര്‍ക്ക്പൊറുത്തു കൊടുക്കുവാന്‍ അല്ലാഹു(വിനു ഉദ്ദേശ്യം) ഇല്ല ; അവരെ ഒരുവഴിയും കാട്ടികൊടുക്കുവാനും (അവന് ഉദ്ദേശ്യം) ഇല്ല ;- إِلَّا طَرِيقَ جَهَنَّمَ خَـٰلِدِينَ فِيهَآ أَبَدًۭا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا﴿١٦٩﴾ volume_up share إِلَّا طَرِيقَ = വഴിയല്ലാതെ جَهَنَّمَ = ജഹന്നമിന്‍റെ خَالِدِينَ فِيهَا = അതില്‍ നിത്യവാസികളായ നിലയില്‍ أَبَدًا = എന്നെന്നും, എക്കാലവും وَكَانَ ذَٰلِكَ = അതാകുന്നുതാനും عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ يَسِيرًا = എളുപ്പമുളളത് (പ്രയാസമില്ലാത്തത്) (അതെ) "ജഹന്നമി"ന്‍റെ [നരകത്തിന്‍റെ] വഴിയല്ലാതെ; എന്നെന്നും അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. അതു അല്ലാഹുവിന്‍റെ മേല്‍ എളുപ്പമായ കാര്യവുമാകുന്നു. തഫ്സീർ : 167-169 View يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَـَٔامِنُوا۟ خَيْرًۭا لَّكُمْ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿١٧٠﴾ volume_up share يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُمُ = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് الرَّسُولُ = റസൂല്‍, ദൂതന്‍ بِالْحَقِّ = യഥാര്‍ത്ഥവും കൊണ്ട്, യഥാര്‍ത്ഥ സമേതം مِن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَآمِنُوا = അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ خَيْرًا لَّكُمْ = നിങ്ങള്‍ക്കു ഗുണ (കര) മായികൊണ്ട് وَإِن تَكْفُرُوا = നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ فَإِنَّ لِلَّهِ = എന്നാല്‍ നിശ്ചയമായും അല്ലാഹുവിനുളളതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളതും وَالْأَرْضِ = ഭൂമിയിലും (ഉള്ളതും) وَكَانَ اللَّهُ = അല്ലാഹു ആകുന്നു عَلِيمًا = അറിയുന്നവന്‍ حَكِيمًا = അഗാധജ്ഞന്‍ ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുളള യഥാര്‍ത്ഥവും കൊണ്ട്നിങ്ങള്‍ക്ക് റസൂല്‍ വന്നിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ നിങ്ങള്‍ക്ക്ഗുണകരമായ നിലയില്‍ വിശ്വസിച്ചുകൊളളുവിന്‍. നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കിലോ, എന്നാല്‍, ആകാശഭൂമികളിലുളളത് (എല്ലാം) അല്ലാഹുവിന്‍റെതാണ്. [ഇതു നിങ്ങള്‍ഓര്‍ത്തുകൊളളുക]. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. തഫ്സീർ : 170-170 View يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌۭ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًۭا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌۭ وَٰحِدٌۭ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌۭ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًۭا﴿١٧١﴾ volume_up share يَا أَهْلَ الْكِتَابِ = വേദക്കാരേ لَا تَغْلُوا = നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ وَلَا تَقُولُوا = നിങ്ങള്‍ പറയുകയും അരുത് عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ إِلَّا الْحَقَّ = യഥാര്‍ത്ഥമല്ലാതെ إِنَّمَا الْمَسِيحُ = നിശ്ചയമായും മസീഹ് عِيسَى ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ رَسُولُ اللَّهِ = അല്ലാഹുവിന്‍റെ റസൂല്‍ (മാത്രം) ആകുന്നു وَكَلِمَتُهُ = അവന്‍റെ വാക്കും, വാക്യവും أَلْقَاهَا = അതവന്‍ ഇട്ടു (കൊടുത്തു) إِلَىٰ مَرْيَمَ = മര്‍യമിലേക്ക് وَرُوحٌ = ഒരു ആത്മാവുമാകുന്നു مِّنْهُ = അവങ്കല്‍ നിന്നുളള فَآمِنُوا = അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ = അല്ലാഹുവില്‍ وَرُسُلِهِ = അവന്‍റെ റസൂലുകളിലും وَلَا تَقُولُوا = നിങ്ങള്‍ പറയുകയും ചെയ്യരുത് ثَلَاثَةٌ = മൂന്ന് എന്ന് انتَهُوا = നിങ്ങള്‍ വിരമിക്കുവിന്‍ خَيْرًا لَّكُمْ = നിങ്ങള്‍ക്ക് ഗുണമായിട്ട്(ഗുണമായ നിലക്ക്) إِنَّمَا اللَّهُ = നിശ്ചയമായും (മാത്രം) അല്ലാഹു إِلَٰهٌ وَاحِدٌ = ഏകഇലാഹ് (ദൈവം- ആരാധ്യന്‍) ആകുന്നു سُبْحَانَهُ = അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍ أَن يَكُونَ = ഉണ്ടായിരിക്കുന്നതി(ല്‍നി)ന്ന് لَهُ وَلَدٌ = അവന് ഒരു സന്താനം لَّهُ = അവന്നാണ്, അവന്‍റെതാണ് مَا فِي السَّمَاوَاتِ = ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ = ഭൂമിയിലുളളതും وَكَفَىٰ بِاللَّهِ = അല്ലാഹു തന്നെ മതി وَكِيلًا = ഏല്‍പിക്കപ്പെടുന്ന (ഭരമേല്‍പിക്കപ്പെടുന്ന) വന്‍ വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ഈസാ "മസീഹ്" അല്ലാഹുവിന്‍റെ റസൂലും, അവന്‍റെ വാക്കും മാത്രമാകുന്നു; അത് [ആ വാക്ക്] അവന്‍ മര്‍യമിലേക്ക് ഇട്ടുകൊടുത്തു. അവങ്കല്‍നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുവിന്‍. മൂന്നു (ദൈവങ്ങള്‍)എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായനിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ "ഇലാഹു" മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി. തഫ്സീർ : 171-171 View لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًۭا لِّلَّهِ وَلَا ٱلْمَلَـٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًۭا﴿١٧٢﴾ volume_up share لَّن يَسْتَنكِفَ = വൈമനസ്യം (മടി) കാണിക്കുകയേ ഇല്ല الْمَسِيحُ = മസീഹ് أَن يَكُونَ = അദ്ദേഹം ആയിരിക്കുവാന്‍ عَبْدًا لِّلَّهِ = അല്ലാഹുവിന് അടിമ وَلَا الْمَلَائِكَةُ = മലക്കുകളും ഇല്ല الْمُقَرَّبُونَ = സാമീപ്യം നല്‍കപ്പെട്ട (അടുപ്പം സിദ്ധിച്ച) വരായ وَمَن يَسْتَنكِفْ = വല്ലവരും (ആര്‍) വൈമനസ്യം കാണിക്കുന്നതായാല്‍ عَنْ عِبَادَتِهِ = അവനെ ആരാധിക്കുന്നതിനെപ്പറ്റി وَيَسْتَكْبِرْ = അഹംഭാവം നടിക്കുകയും فَسَيَحْشُرُ = എന്നാലവന്‍ ഒരുമിച്ചു കൂട്ടിയേക്കും, വഴിയെ കൂട്ടും هُمْ = അവരെ إِلَيْهِ = അവങ്കലേക്ക് جَمِيعًا = മുഴുവനും അല്ലാഹുവിനു അടിമയായിരിക്കുവാന്‍ (ഈസാ) "മസീഹ്" വൈമനസ്യം കാണിക്കുകയേ ചെയ്കയില്ല ; (അല്ലാഹുവിങ്കല്‍)സാമീപ്യം സിദ്ധിച്ചവരായ മലക്കുകളും (ചെയ്ക) ഇല്ല. അവനെ ആരാധിക്കുന്നതിനെപ്പറ്റി ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം കാണിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടിയേക്കുന്നതാണ്. തഫ്സീർ : 172-172 View فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِۦ ۖ وَأَمَّا ٱلَّذِينَ ٱسْتَنكَفُوا۟ وَٱسْتَكْبَرُوا۟ فَيُعَذِّبُهُمْ عَذَابًا أَلِيمًۭا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا﴿١٧٣﴾ volume_up share فَأَمَّا = എന്നാലപ്പോള്‍, അങ്ങനെ, അപ്പോള്‍ الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ فَيُوَفِّيهِمْ = അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കും, പൂര്‍ണമായി കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍ وَيَزِيدُهُم = അവര്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും مِّن فَضْلِهِ = തന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന് وَأَمَّا الَّذِينَ = എന്നാല്‍ യാതൊരുവരാകട്ടെ اسْتَنكَفُوا = അവര്‍ വൈമനസ്യം കാണിച്ചു وَاسْتَكْبَرُوا = അഹംഭാവം നടിക്കുകയും ചെയ്തു فَيُعَذِّبُهُمْ = അവരെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا = വേദനയേറിയ ശിക്ഷ وَلَا يَجِدُونَ = അവര്‍ കണ്ടെത്തുകയു മില്ല لَهُم = അവര്‍ക്ക് مِّن دُونِ اللَّهِ = അല്ലാഹുവിനെ കൂടാതെ, പുറമെ وَلِيًّا = ഒരു രക്ഷാകര്‍ത്താവിനെ, കൈകാര്യക്കാരനെ, മിത്രത്തെ وَلَا نَصِيرًا = ഒരു സഹായകനെയും ഇല്ല എന്നിട്ടപ്പോള്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങളെ അവന്‍ നിറവേറ്റിക്കൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍, വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയതവരാകട്ടെ അവരെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കും : അല്ലാഹുവിനു പുറമെ ഒരു രക്ഷാധികാരിയാകട്ടെ, സഹായകനെയാകട്ടെ അവര്‍തങ്ങള്‍ക്കു കണ്ടെത്തുകയുമില്ല. يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَـٰنٌۭ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًۭا مُّبِينًۭا﴿١٧٤﴾ volume_up share يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ قَدْ جَاءَكُم = നിങ്ങള്‍ക്ക് വന്നിട്ടുണ്ട് بُرْهَانٌ = (ഖണ്ഡിത)രേഖ, തെളിവ് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് وَأَنزَلْنَا إِلَيْكُمْ = നിങ്ങള്‍ക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു نُورًا = ഒരു പ്രകാശം مُّبِينًا = സ്പഷ്ടമായ, വ്യക്തമായ ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് (ഖണ്ഡിതമായ) രേഖ വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് നാം സ്പഷ്ടമായഒരു പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു. فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍۢ مِّنْهُ وَفَضْلٍۢ وَيَهْدِيهِمْ إِلَيْهِ صِرَٰطًۭا مُّسْتَقِيمًۭا﴿١٧٥﴾ volume_up share فَأَمَّا الَّذِينَ = എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا بِاللَّهِ = അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു وَاعْتَصَمُوا بِهِ = അവനെ മുറുകെ പിടിക്കുക (അവനില്‍ രക്ഷ പ്രാപിക്കുക) യും ചെയ്തു فَسَيُدْخِلُهُمْ = അവരെ അവന്‍ പ്രവേശിപ്പിച്ചേക്കും فِي رَحْمَةٍ = അനുഗ്രഹത്തില്‍ مِّنْهُ = അവനില്‍ നിന്നുളള, അവന്‍റെ വക وَفَضْلٍ = അനുഗ്രഹത്തിലും, ദയവിലും وَيَهْدِيهِمْ = അവരെ വഴി ചേര്‍ക്കുക (നയിക്കുക)യും ചെയ്യും إِلَيْهِ = തന്‍റെ അടുക്കലേക്ക് صِرَاطًا = ഒരു പാതയില്‍ مُّسْتَقِيمًا = ചൊവ്വായ, നേരെയുളള എന്നാല്‍, യാതൊരു കൂട്ടര്‍അല്ലാഹുവില്‍ വിശ്വസിക്കുകയും , അവനെ മുറുകെപിടി (ച്ചു രക്ഷപ്രാപി) ക്കുകയും ചെയ്തുവോ, അവരെ അവന്‍ തന്‍റെ വക കാരുണ്യത്തിലും, അനുഗ്രഹത്തിലും പ്രവേശിപ്പിച്ചേക്കും. (നേരെ) ചൊവ്വായ ഒരുപാതയില്‍, തന്‍റെ അടുക്കലേക്ക് അവന്‍ അവരെ നയിക്കുകയും ചെയ്യും. തഫ്സീർ : 173-175 View يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَـٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌۭ وَلَهُۥٓ أُخْتٌۭ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌۭ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةًۭ رِّجَالًۭا وَنِسَآءًۭ فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ﴿١٧٦﴾ volume_up share يَسْتَفْتُونَكَ = അവര്‍ നിന്നോട് (മത) വിധി തേടുന്നു قُلِ = പറയുക اللَّهُ يُفْتِيكُمْ = അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു فِي الْكَلَالَةِ = കലാലത്തി(ന്‍റെ കാര്യത്തി)ല്‍ إِنِ امْرُؤٌ = വല്ല മനുഷ്യനും (ആയി) എങ്കില്‍ هَلَكَ = നാശമടഞ്ഞു (മരിച്ചു) لَيْسَ لَهُ = അവന് ഇല്ലാതെ وَلَدٌ = സന്താനം, ഒരു കുട്ടി وَلَهُ = അവന് ഉണ്ടുതാനും أُخْتٌ = ഒരു സഹോദരി فَلَهَا = എന്നാലവള്‍ക്കുണ്ട് نِصْفُ = യാതൊന്നിന്‍റെ പകുതി مَا تَرَكَ = അവന്‍ വിട്ടുപോയ وَهُوَ = അവന്‍ يَرِثُهَا = അവളെ അവകാശമെടുക്കും, അവള്‍ക്ക് അവകാശിയാവും إِن لَّمْ يَكُن = ഇല്ലെങ്കില്‍ لَّهَا وَلَدٌ = അവള്‍ക്ക് സന്താനം فَإِن كَانَتَا = എനി അവര്‍ (സഹോദരികള്‍) ആയിരുന്നാല്‍ اثْنَتَيْنِ = രണ്ട് ആളുകള്‍ فَلَهُمَا = എന്നാല്‍ ആ രണ്ടാള്‍ക്കുണ്ടായിരിക്കും الثُّلُثَانِ = മൂന്നില്‍ രണ്ടംശം مِمَّا تَرَكَ = അവന്‍ (അയാള്‍) വിട്ടുപോയതില്‍ നിന്ന് وَإِن كَانُوا = അവര്‍ ആയിരുന്നാല്‍ إِخْوَةً = സഹോദരങ്ങള്‍ رِّجَالًا = പുരുഷന്‍മാരായ وَنِسَاءً = സ്ത്രീകളും فَلِلذَّكَرِ = എന്നാല്‍ ആണിനുണ്ട് مِثْلُ حَظِّ = അംശംപോലെ, ഓഹരിയുടെ അത്ര الْأُنثَيَيْنِ = രണ്ടു പെണ്ണിന്‍റെ يُبَيِّنُ اللَّهُ = അല്ലാഹു വിവരിച്ചു തരുന്നു لَكُمْ = നിങ്ങള്‍ക്ക് أَن تَضِلُّوا = നിങ്ങള്‍ പിഴക്കുമെന്നതിനാല്‍, പിഴക്കാതിരിക്കുവാന്‍ وَاللَّهُ = അല്ലാഹുവാകട്ടെ بِكُلِّ شَيْءٍ = എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ = അറിയുന്നവനാകുന്നു (നബിയേ) അവര്‍ നിന്നോട്(മത) വിധി തേടുന്നു. പറയുക: "അല്ലാഹു നിങ്ങള്‍ക്കു "കലാലത്തി"ന്‍റെ [പിതാവും സന്താനവുമില്ലാത്തഅനന്തരാവകാശത്തിന്‍റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു. "(അതായത്) ഒരു മനുഷ്യന്‍തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടും നാശ [മരണ] മടഞ്ഞുവെങ്കില്‍, അപ്പോള്‍ , അവന്‍ വിട്ടുപോയതിന്‍റെ [സ്വത്തിന്‍റെ] പകുതി അവള്‍ക്കുണ്ടായിരിക്കും. അവള്‍ [മരണമടഞ്ഞവള്‍] ക്ക്സന്താനമില്ലെങ്കില്‍, അവന്‍ [സഹോദരന്‍] അവളെ അനന്തരമെടുക്കുക [മുഴുവന്‍ സ്വത്തിനും അവകാശിയാവുക]യും ചെയ്യുന്നതാണ്. എനി, അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍വിട്ടുപോയതില്‍ [സ്വത്തില്‍] നിന്നു മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോള്‍, ആണിന് രണ്ട് പെണ്ണിന്‍റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു. തഫ്സീർ : 176-176 View 5.അല്‍ മാഇദഃ മുഖവുര بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ ﴿١﴾ share يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ أَوْفُوا നിങ്ങള്‍ നിറവേറ്റുവിന്‍, നിര്‍വ്വഹിക്കുവിന്‍ بِالْعُقُودِ കരാറുബന്ധങ്ങളെ, ഇടപാടുബന്ധങ്ങളെ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ കരാറു ബന്ധങ്ങളെ (പാലിച്ചു) നിറവേറ്റുവിന്‍. തഫ്സീർ : 1-1 View أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَـٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ﴿٢﴾ share أُحِلَّتْ ഹലാല്‍ (അനുവദനീയം) ആക്കപ്പെട്ടിരിക്കുന്നു لَكُم നിങ്ങള്‍ക്കു بَهِيمَةُ കാലിജന്തുക്കള്‍, മിണ്ടാജീവികള്‍ الْأَنْعَامِ ആടുമാടൊട്ടകങ്ങളിലെ, നാല്‍ക്കാലികളാകുന്ന إِلَّا مَا يُتْلَىٰ ഓതിക്കേള്‍പിക്കപ്പെടുന്നതൊഴികെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേല്‍ غَيْرَ مُحِلِّي അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍ الصَّيْدِ വേട്ടയാടലിനെ وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حُرُمٌ ഇഹ്റാം ചെയ്തവരാകുന്നു (താനും) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَحْكُمُ അവന്‍ വിധിക്കും مَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നതു. നിങ്ങള്‍ക്കു (വഴിയെ) ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴിച്ച് (മറ്റുള്ള) കന്നുകാലി ജന്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ "ഇഹ്‌റാമി"ല്‍ പ്രവേശിച്ചവരായും കൊണ്ടു വേട്ടയാടല്‍ അനുവദനീയമാക്കുന്നവരല്ലാത്ത നിലയില്‍. [അതനുവദനീയമാക്കിക്കൊണ്ടു പാടില്ല.] നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നതു വിധിക്കുന്നതാണ്. തഫ്സീർ : 2-2 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَـٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَـٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَٰنًا ۚ وَإِذَا حَلَلْتُمْ فَٱصْطَادُوا۟ ۚ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ أَن صَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ أَن تَعْتَدُوا۟ ۘ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٣﴾ share يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُحِلُّوا നിങ്ങള്‍ അനുവദനീയമാക്കരുതു (അനാദരിക്കരുതു) شَعَائِرَ اللَّـهِ അല്ലാഹുവിന്റെ ചിഹ്നങ്ങളെ, അടയാളങ്ങളെ وَلَا الشَّهْرَ മാസത്തെയും അരുത് الْحَرَامَ ഹറാമായ, അലംഘനീയ وَلَا الْهَدْيَ ബലി(ക്കു കൊണ്ടു പോകുന്ന) മൃഗത്തെയും അരുതു وَلَا الْقَلَائِدَ കഴുത്തില്‍ തൂക്കിയിടുന്നവയെ (കണ്ഠാഭരണങ്ങളെ)യും അരുതു وَلَا آمِّينَ കരുതി (ഉന്നംവെച്ചു)പ്പോകുന്നവരെയും അരുതു الْبَيْتَ الْحَرَامَ ഹറാമായ വീട്ടിനെ, അലംഘനീയ മന്ദിരത്തെ يَبْتَغُونَ (അവര്‍) തേടിക്കൊണ്ടു فَضْلًا അനുഗ്രഹം, ദയവു مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും وَإِذَا حَلَلْتُمْ നിങ്ങള്‍ ഹലാലായാല്‍, ഇഹ്റാം അഴിച്ചാല്‍ فَاصْطَادُوا അപ്പോള്‍ വേട്ടയാടിക്കൊള്ളുവിന്‍ وَلَا يَجْرِمَنَّكُمْ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കയും ചെയ്യരുതു شَنَآنُ ഈര്‍ഷ്യത, അമര്‍ഷം قَوْمٍ ഒരു ജനതയുടെ (ജനതയോടുള്ള) أَن صَدُّوكُمْ അവര്‍ നിങ്ങളെ തടഞ്ഞതിനാല്‍ عَنِ الْمَسْجِدِ പള്ളിയില്‍ നിന്നു الْحَرَامِ ഹറാമായ, അലംഘനീയ أَن تَعْتَدُوا നിങ്ങള്‍ അതിക്രമം ചെയ്‌വാന്‍, ക്രമം തെറ്റുന്നതിന്നു وَتَعَاوَنُوا നിങ്ങള്‍ പരസ്പരം സഹായിക്കയും ചെയ്യുവിന്‍ عَلَى الْبِرِّ പുണ്യത്തില്‍, നല്ല കാര്യത്തിന്നു وَالتَّقْوَىٰ ഭയഭക്തിയിലും, സൂക്ഷ്മതക്കും وَلَا تَعَاوَنُوا നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുത് عَلَى الْإِثْمِ കുറ്റത്തില്‍, പാപത്തിനു وَالْعُدْوَانِ അതിക്രമത്തിലും, ക്രമം തെറ്റുന്നതിനും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി. ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെ [മത] ചിഹ്നങ്ങളെ നിങ്ങള്‍ അനുവദനീയമാ(ക്കി അനാദരി)ക്കരുത്; "ഹറാമാ"യ [അലംഘനീയ] മാസത്തെയും അരുതു, (കഅ്ബയുടെ അടുക്കലേക്കു) ബലിക്കായികൊണ്ടു പോകുന്ന മൃഗങ്ങളെയും അരുതു, (അവയുടെ) കഴുത്തില്‍ തൂക്കപ്പെട്ട (അടയാള) വസ്തുക്കളെയും അരുതു; തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് "ബൈതുല്‍ ഹറാമി"നെ [അലംഘനീയ മന്ദിരത്തെ] ഉന്നം വെച്ചു പോകുന്നവരെയും അരുത്. നിങ്ങള്‍ "ഹലാലാ"യാല്‍ [ഇഹ്റാമില്‍ നിന്നു ഒഴിവായാല്‍] നിങ്ങളെ വേട്ടയാടിക്കൊള്ളുക. ഒരു ജനതയോടുള്ള അമര്‍ഷം - അവര്‍ "മസ്ജിദുല്‍ ഹറാമി"ല്‍ [അലംഘനീയമായ പള്ളിയില്‍] നിന്നു നിങ്ങളെ തടഞ്ഞുവെച്ചുവെന്നതിനാല്‍ - അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യരുത്. പുണ്യത്തിലും, ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും ചെയ്യുവിന്‍; കുറ്റത്തിലും, അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുതു; അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണ്. തഫ്സീർ : 3-3 View حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿٤﴾ share حُرِّمَتْ ഹറാം (നിഷിദ്ധം) ആക്കപ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെമേല്‍ الْمَيْتَةُ ശവം, ചത്തതു وَالدَّمُ രക്തവും, ചോരയും وَلَحْمُ മാംസവും الْخِنزِيرِ പന്നിയുടെ وَمَا أُهِلَّ ശബ്ദം ഉയര്‍ത്തപ്പെട്ടതും لِغَيْرِ اللَّـهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതുമൂലം وَالْمُنْخَنِقَةُ കുടുങ്ങിച്ചത്തതും وَالْمَوْقُوذَةُ തല്ലി (അടിച്ചു) ക്കൊല്ലപ്പെട്ടതും وَالْمُتَرَدِّيَةُ (ഉയരത്തുനിന്നു) വീണു ചത്തതും وَالنَّطِيحَةُ കുത്തേറ്റു ചത്തതും وَمَا أَكَلَ തിന്നതും السَّبُعُ ദുഷ്ടമൃഗം, കാട്ടുജീവി إِلَّا مَا യാതൊന്നൊഴികെ ذَكَّيْتُمْ നിങ്ങള്‍ അറുത്ത وَمَا ذُبِحَ അറുക്കപ്പെട്ടതും عَلَى النُّصُبِ നാട്ടപ്പെട്ടതിന്‍മേല്‍, ബലിപീഠത്തിങ്കല്‍, പ്രതിഷ്ഠക്കല്‍വെച്ചു وَأَن تَسْتَقْسِمُوا നിങ്ങള്‍ ഓഹരി (ഭാഗ്യം) നോക്കലും بِالْأَزْلَامِ അമ്പു കോലുകള്‍ കൊണ്ടു ذَٰلِكُمْ അതു, അതൊക്കെ فِسْقٌ തോന്നിയവാസമാകുന്നു الْيَوْمَ ഇന്നു, ഇന്നേദിവസം يَئِسَ നിരാശപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِن دِينِكُمْ നിങ്ങളുടെ മതത്തെ فَلَا تَخْشَوْهُمْ എനി (അതിനാല്‍) അവരെ നിങ്ങള്‍ പേടിക്കരുതു وَاخْشَوْنِ എന്നെ പേടിക്കുകയും ചെയ്യുവിന്‍ الْيَوْمَ ഇന്നു്, ഈ ദിവസം أَكْمَلْتُ لَكُمْ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിത്തന്നു دِينَكُمْ നിങ്ങളുടെ മതം وَأَتْمَمْتُ ഞാന്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ نِعْمَتِي എന്റെ അനുഗ്രഹം وَرَضِيتُ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْإِسْلَامَ ഇസ്‌ലാമിനെ دِينًا മതമായിട്ടു فَمَنِ എന്നാല്‍ (എനി) ആരെങ്കിലും, ഏതൊരുവന്‍ اضْطُرَّ അവന്‍ നിര്‍ബ്ബന്ധിതനായി, കഷ്ടപ്പെട്ടു فِي مَخْمَصَةٍ പട്ടിണിയില്‍, വല്ല പട്ടിണിയിലും غَيْرَ مُتَجَانِفٍ ചായ്‌വു കാണിക്കാത്തവനായിക്കൊണ്ടു لِّإِثْمٍ കുറ്റത്തിലേക്കു, വല്ല കുറ്റത്തിലേക്കും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്. നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതെത്തക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. തഫ്സീർ : 4-4 View يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ﴿٥﴾ share يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും مَاذَا എന്തൊന്നാണു أُحِلَّ لَهُمْ അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു قُلْ പറയുക أُحِلَّ لَكُمُ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല (ശുദ്ധമായ - വിശിഷ്ട) വസ്തുക്കള്‍ وَمَا عَلَّمْتُم നിങ്ങള്‍ പഠിപ്പിക്കുന്നതു, വല്ലതിനെയും പഠിപ്പിച്ചാല്‍ مِّنَ الْجَوَارِحِ വേട്ട ജന്തുക്കളില്‍നിന്നു مُكَلِّبِينَ നായാട്ടു പരിശീലിപ്പിക്കുന്നവരായി تُعَلِّمُونَهُنَّ അവയെ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടു مِمَّا عَلَّمَكُمُ നിങ്ങളെ പഠിപ്പിച്ചതില്‍നിന്നു اللَّـهُ അല്ലാഹു فَكُلُوا എന്നാല്‍ നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِمَّا أَمْسَكْنَ അവ പിടിച്ച (പിടിച്ചു തന്ന)തില്‍ നിന്നു عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ പേരില്‍ وَاذْكُرُوا നിങ്ങള്‍ പറയുക (സ്മരിക്കുക)യും ചെയ്‍വിന്‍ اسْمَ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതില്‍, അതിന്റെമേല്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാണു الْحِسَابِ വിചാരണ. (നബിയേ) എന്താണ് അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക:- (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നതില്‍നിന്നും (ചിലതു) പഠിപ്പിച്ചുകൊണ്ടു നിങ്ങള്‍ നായാട്ടു പരിശീലിപ്പിക്കുന്ന നിലയില്‍ വേട്ട ജന്തുക്കളില്‍പെട്ട വല്ലതിനെയും നിങ്ങള്‍ പഠിപ്പിക്കുന്നതായാല്‍; അപ്പോള്‍, അവ നിങ്ങള്‍ക്കായി പിടിച്ചു തന്നതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍, അതില്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു. തഫ്സീർ : 5-5 View ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَٱلْمُحْصَنَـٰتُ مِنَ ٱلْمُؤْمِنَـٰتِ وَٱلْمُحْصَنَـٰتُ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَـٰفِحِينَ وَلَا مُتَّخِذِىٓ أَخْدَانٍ ۗ وَمَن يَكْفُرْ بِٱلْإِيمَـٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ﴿٦﴾ share الْيَوْمَ ഇന്നു, ഈ ദിവസം أُحِلَّ لَكُمُ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു الطَّيِّبَاتُ നല്ല, വിശിഷ്ടമായവ وَطَعَامُ ഭക്ഷണവും الَّذِينَ أُوتُوا കൊടുക്കപ്പെട്ടവരുടെ الْكِتَابَ (വേദ)ഗ്രന്ഥം حِلٌّ لَّكُمْ നിങ്ങള്‍ക്കു അനുവദനീയമാണു وَطَعَامُكُمْ നിങ്ങളുടെ ഭക്ഷണവും حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയമാകുന്നു وَالْمُحْصَنَاتُ ചാരിത്ര്യ ശുദ്ധകളും مِنَ الْمُؤْمِنَاتِ സത്യവിശ്വാസികളായ സ്ത്രീകളില്‍നിന്നു وَالْمُحْصَنَاتُ ചാരിത്ര്യ ശുദ്ധകളും مِنَ الَّذِينَ أُوتُوا الْكِتَابَ ഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് مِن قَبْلِكُمْ നിങ്ങളുടെ മുമ്പു إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ مُحْصِنِينَ ചാരിത്ര്യ ശുദ്ധരായിക്കൊണ്ടു غَيْرَ مُسَافِحِينَ വിടന്മാരല്ലാത്ത നിലയില്‍ وَلَا مُتَّخِذِي സ്വീകരിക്കുന്ന (ഉണ്ടാക്കുന്ന) വരല്ലാതെയും أَخْدَانٍ (സ്വകാര്യ) വേഴ്ചക്കാരെ, രഹസ്യ കൂട്ടുകെട്ടുകാരെ وَمَن يَكْفُرْ ആരെങ്കിലും (വല്ലവരും) അവിശ്വസിക്കുന്ന (നിരാകരിക്കുന്ന - നിഷേധിക്കുന്ന) പക്ഷം بِالْإِيمَانِ സത്യവിശ്വാസത്തില്‍, വിശ്വാസത്തെ فَقَدْ حَبِطَ എന്നാല്‍ പൊളിഞ്ഞുപോയി, നിഷ്ഫലമായി കഴിഞ്ഞു عَمَلُهُ അവന്റെ പ്രവൃത്തി, കര്‍മ്മം وَهُوَ അവനാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ (പെട്ടവന്‍) ആകുന്നു. ഇന്നു നിങ്ങള്‍ക്കു (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ (പൊതുവെ) അനുവദിക്കപ്പെട്ടിരിക്കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഭക്ഷണവും നിങ്ങള്‍ക്കു അനുവദനീയമാകുന്നു: നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. (കൂടാതെ) സത്യവിശ്വാസിനികളില്‍നിന്നുള്ള ചാരിത്ര്യ ശുദ്ധകളായ സ്ത്രീകളും, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്നുള്ള ചാരിത്ര്യ ശുദ്ധകളായ സ്ത്രീകളും(അനുവദനീയമാകുന്നു); അവരുടെ പ്രതിഫലങ്ങള്‍ [മഹ്‌റുകള്‍] നിങ്ങള്‍ അവര്‍ക്കു കൊടുത്താല്‍;- (അതെ, നിങ്ങള്‍) വിടന്മാരായല്ലാതെയും, (രഹസ്യ) വേഴ്ചക്കാരെ സ്വീകരിക്കുന്നവരായല്ലാതെയും ചാരിത്ര്യ ശുദ്ധരായിക്കൊണ്ട് (കൊടുത്താല്‍). ആരെങ്കിലും സത്യവിശ്വാസത്തെ അവിശ്വസിക്കുന്ന [നിഷേധിക്കുന്ന] പക്ഷം, അവന്റെ കര്‍മ്മം പൊളിഞ്ഞു (നിഷ്ഫലമായി) പോയി! അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമാകുന്നു. തഫ്സീർ : 6-6 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَٱطَّهَّرُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ﴿٧﴾ share يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِذَا قُمْتُمْ നിങ്ങള്‍ നിന്നാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് فَاغْسِلُوا നിങ്ങള്‍ കഴുകുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങള്‍وَأَيْدِيَكُمْ നിങ്ങളുടെ കൈകളും إِلَى الْمَرَافِقِ കൈമുട്ടുകള്‍വരെ وَامْسَحُوا തടവുകയും ചെയ്യുവിന്‍ بِرُءُوسِكُمْ നിങ്ങളുടെ തലകളെ وَأَرْجُلَكُمْ നിങ്ങളുടെ കാലുകളെയും (കഴുകുവിന്‍) إِلَى الْكَعْبَيْنِ രണ്ടു നെരിയാണി (ഞെരിയാണി)കള്‍ വരെ وَإِن كُنتُمْ നിങ്ങളായിരുന്നാല്‍ جُنُبًا ജനാബത്തുകാര്‍ فَاطَّهَّرُوا എന്നാല്‍ നിങ്ങള്‍ ശുദ്ധിയായിക്കൊള്ളുവിന്‍ وَإِن كُنتُم നിങ്ങളായിരുന്നാല്‍ مَّرْضَىٰ രോഗികള്‍ أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ ഒരു (വല്ല) യാത്രയില്‍ أَوْ جَاءَ അല്ലെങ്കില്‍ വന്നു أَحَدٌ مِّنكُم നിങ്ങളില്‍ നിന്നു ഒരാള്‍ مِّنَ الْغَائِطِ വിസര്‍ജ്ജന (കടവിറങ്ങുന്ന - മറക്കിരിക്കുന്ന) സ്ഥാനത്തുനിന്നു أَوْ لَامَسْتُمُ അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി النِّسَاءَ സ്ത്രീകളുമായി فَلَمْ تَجِدُوا എന്നിട്ട് നിങ്ങള്‍ക്കു കിട്ടിയില്ല مَاءً വെള്ളം, ജലം فَتَيَمَّمُوا എന്നാല്‍ കരുതി (എടുത്തു) കൊള്ളുവിന്‍ صَعِيدًا ഭൂമുഖത്തെ, മണ്ണിനെ طَيِّبًا ശുദ്ധമായ, നല്ല فَامْسَحُوا എന്നിട്ട് തടവുവിന്‍ بِوُجُوهِكُمْ നിങ്ങളുടെ മുഖങ്ങളെ وَأَيْدِيكُم നിങ്ങളുടെ കൈകളെയും مِّنْهُ അതിനാല്‍ (അതുകൊണ്ടു) مَا يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നില്ല لِيَجْعَلَ ആക്കു(ഏര്‍പ്പെടുത്തു)വാന്‍ عَلَيْكُم നിങ്ങളുടെ മേല്‍ مِّنْ حَرَجٍ വിഷമത്തില്‍ നിന്നും (ഒന്നും) وَلَٰكِن يُرِيدُ എങ്കിലും അവന്‍ ഉദ്ദേശിക്കുന്നു لِيُطَهِّرَكُمْ നിങ്ങളെ ശുദ്ധമാക്കുവാന്‍ وَلِيُتِمَّ അവന്‍ പൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്കു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും. ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിലേക്കു നിന്നാല്‍ [നമസ്‌കാരത്തിനു ഒരുങ്ങിയാല്‍] നിങ്ങളുടെ മുഖങ്ങളും, മുട്ടുകള്‍ വരെ കൈകളും കഴുകുവിന്‍; നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; രണ്ടു നെരിയാണികള്‍വരെ നിങ്ങളുടെ കാലുകളും (കഴുകുവിന്‍) നിങ്ങള്‍ "ജനാബത്തു"കാര്‍ [വലിയ അശുദ്ധി ബാധിച്ചവര്‍] ആയിരുന്നാല്‍ (കുളിച്ച്) ശുദ്ധമാകുകയും ചെയ്യുവിന്‍. നിങ്ങള്‍ രോഗികളോ, അല്ലെങ്കില്‍ ഒരു യാത്രയിലോ ആയിരുന്നാല്‍ അല്ലെങ്കില്‍, നിങ്ങളിലൊരുവന്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തു നിന്ന് വരുകയോ,-അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തു, എന്നിട്ട് നിങ്ങള്‍ക്കു വെള്ളം കിട്ടിയില്ല (എങ്കില്‍), അപ്പോള്‍, നിങ്ങള്‍ (നല്ല) ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍, എന്നിട്ട് നിങ്ങളുടെ മുഖങ്ങളും കൈകളും അതിനാല്‍ തടവിക്കൊള്ളുവിന്‍. നിങ്ങളുടെമേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല; എങ്കിലും നിങ്ങളെ ശുദ്ധിയാക്കുവാനും, അവന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ണമാക്കുവാനും അവന്‍ ഉദ്ദേശിക്കുന്നു: നിങ്ങള്‍ നന്ദി ചെയ്‌തേക്കാമല്ലോ (അഥവാ നന്ദി ചെയ്‌വാന്‍വേണ്ടിയാകുന്നു). തഫ്സീർ : 7-7 View وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ وَمِيثَـٰقَهُ ٱلَّذِى وَاثَقَكُم بِهِۦٓ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٨﴾ share وَاذْكُرُوا ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം عَلَيْكُمْ നിങ്ങള്‍ക്കു وَمِيثَاقَهُ അവന്റെ (അവനോടുള്ള) ഉറപ്പും, കരാറും الَّذِي وَاثَقَكُم നിങ്ങളോടു അവന്‍ ഉറപ്പു (കരാറു) വാങ്ങിയതായ بِهِ അതിനെപ്പറ്റി إِذْ قُلْتُمْ നിങ്ങള്‍ പറഞ്ഞപ്പോള്‍, പറഞ്ഞ സന്ദര്‍ഭം سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കയും ചെയ്തു وَاتَّقُوا സൂക്ഷിക്കുകയും ചെയ്-വിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണു بِذَاتِ الصُّدُورِ നെഞ്ചു (ഹൃദയം) കളിലുള്ളതിനെപ്പറ്റി. നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെയും, അവന്‍ നിങ്ങളോടു ഉറപ്പുവാങ്ങിയിട്ടുള്ള അവന്റെ [അവനോടു നല്‍കിയ] ഉറപ്പിനെയും ഓര്‍ക്കുവിന്‍ (അതെ) "ഞങ്ങള്‍ കേള്‍ക്കുകയും, അനുസരിക്കുകയും ചെയ്തു" എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ (വാങ്ങിയ ഉറപ്പ്). അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു, നെഞ്ചു [ഹൃദയം] കളിലുള്ളതിനെക്കുറിച്ചു അറിയുന്നവനാകുന്നു. തഫ്സീർ : 8-8 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ﴿٩﴾ share يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ كُونُوا ആയിരിക്കുവിന്‍, ആയിത്തീരുവിന്‍ قَوَّامِينَ (ശരിക്കു - ഉറച്ചു) നിലകൊള്ളുന്നവര്‍ لِلَّـهِ അല്ലാഹുവിനുവേണ്ടി, അല്ലാഹുവിന്നായി شُهَدَاءَ സാക്ഷികളായിട്ടു, സാക്ഷ്യം വഹിക്കുന്നവരായി بِالْقِسْطِ നീതിമുറക്കു وَلَا يَجْرِمَنَّكُمْ നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കരുത് شَنَآنُ അമര്‍ഷം, ഈര്‍ശ്യത قَوْمٍ ഒരു ജനതയുടെ (ജനതയോടുള്ള) عَلَىٰ أَلَّا تَعْدِلُوا നിങ്ങള്‍ നീതിപാലിക്കാതെ (ചെയ്യാതെ) യിരിക്കുന്നതിനു اعْدِلُوا നിങ്ങള്‍ നീതിപാലിക്കുവിന്‍, മര്യാദ കാട്ടുവിന്‍ هُوَ أَقْرَبُ അതു കൂടുതല്‍ അടുപ്പമുള്ളതാണു, അധികം അടുത്തതാണു لِلتَّقْوَىٰ ഭയഭക്തി (സൂക്ഷ്മത)യോടു, وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി. ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി (ഉറച്ച്) നിലകൊള്ളുന്നവരായിരിക്കുവിന്‍, നീതിമുറക്കു സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്. ഒരു ജനതയോടുള്ള അമര്‍ഷം നിങ്ങള്‍ നീതി പാലിക്കാതിരിക്കുവാന്‍ നിങ്ങളെ നിശ്ചയമായും പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കണം, അതു ഭയഭക്തിയോടു കൂടുതല്‍ അടുപ്പമുള്ളതത്രെ. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.നിശ്ചയമായും അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു സൂക്ഷ്മമായി അറിയുന്നവനാകുന്നു. തഫ്സീർ : 9-9 View وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۙ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ﴿١٠﴾ share وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ പ്രതിഫലവും عَظِيمٌ വമ്പിച്ച, മഹത്തായ. വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോടു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട് (എന്നു). وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ﴿١١﴾ share وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാകുന്നു الْجَحِيمِ ജ്വലിക്കുന്ന അഗ്നിയുടെ. അവിശ്വസിക്കുകയും, നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍, ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്റെ] ആക്കാരാകുന്നു. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ هَمَّ قَوْمٌ أَن يَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ فَكَفَّ أَيْدِيَهُمْ عَنكُمْ ۖ وَٱتَّقُوا۟ ٱللَّهَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٢﴾ share يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെ മേലുള്ള إِذْ هَمَّ കരുതിയപ്പോള്‍, ഉദ്ദേശിച്ച സ്ഥിതിക്കു قَوْمٌ ഒരു ജനത (ചില ആളുകള്‍) أَن يَبْسُطُوا അവര്‍ നീട്ടുവാന്‍, വിരുത്തുവാന്‍ إِلَيْكُمْ നിങ്ങളിലേക്കു, നിങ്ങളുടെ നേരെ أَيْدِيَهُمْ അവരുടെ കൈകളെ فَكَفَّ എന്നിട്ടു അവന്‍ തടുത്തു أَيْدِيَهُمْ അവരുടെ കൈകളെ عَنكُمْ നിങ്ങളില്‍നിന്നു وَاتَّقُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‍വിന്‍ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍. ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍, (അതായതു) ഒരു ജനത നിങ്ങളുടെ നേരെ അവരുടെ കൈകള്‍ നീട്ടുവാന്‍ കരുതിയപ്പോള്‍, എന്നിട്ട് നിങ്ങളില്‍നിന്നും അവരുടെ കൈകളെ അവന്‍ തട്ടിനീക്കി. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ സത്യവിശ്വാസികള്‍. തഫ്സീർ : 10-12 View وَلَقَدْ أَخَذَ ٱللَّهُ مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَبَعَثْنَا مِنْهُمُ ٱثْنَىْ عَشَرَ نَقِيبًا ۖ وَقَالَ ٱللَّهُ إِنِّى مَعَكُمْ ۖ لَئِنْ أَقَمْتُمُ ٱلصَّلَوٰةَ وَءَاتَيْتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِى وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ ٱللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّـَٔاتِكُمْ وَلَأُدْخِلَنَّكُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ فَمَن كَفَرَ بَعْدَ ذَٰلِكَ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ﴿١٣﴾ share وَلَقَدْ أَخَذَ വാങ്ങുക (മേടിക്കുക എടുക്കുക) യുണ്ടായിട്ടുണ്ട് اللَّـهُ അല്ലാഹു مِيثَاقَ ഉറപ്പു, കരാര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളുടെ وَبَعَثْنَا നാം നിയോഗിക്കുക (എഴുന്നേല്‍പിക്കുക) യും ചെയ്തു مِنْهُمُ അവരില്‍നിന്നു اثْنَيْ عَشَرَ പന്ത്രണ്ടു نَقِيبًا നായകന്‍, തലവന്‍, നേതാവു,മേലാൾ وَقَالَ اللَّـهُ അല്ലാഹു പറയുകയും ചെയ്തു إِنِّي مَعَكُمْ നിശ്ചയമായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, കൂടെയാണ് لَئِنْ أَقَمْتُمُ നിങ്ങള്‍ നിലനിറുത്തിയെങ്കില്‍ الصَّلَاةَ നമസ്കാരം وَآتَيْتُمُ നിങ്ങള്‍ കൊടുക്കുകയും ചെയ്തു الزَّكَاةَ സകാത്തു وَآمَنتُم നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു بِرُسُلِي എന്റെ റസൂലുകളില്‍ وَعَزَّرْتُمُوهُمْ അവരെ നിങ്ങള്‍ സഹായിക്കുകയും ചെയ്തു, ശക്തിപ്പെടുത്തുകയും ചെയ്തു وَأَقْرَضْتُمُ നിങ്ങള്‍ കടം കൊടുക്കുകയും ചെയ്തു اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം لَّأُكَفِّرَنَّ തീര്‍ച്ചയായും ഞാന്‍ മൂടി (മറച്ചു) വെക്കും عَنكُمْ നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു سَيِّئَاتِكُمْ നിങ്ങളുടെ തിന്‍മകളെ وَلَأُدْخِلَنَّكُمْ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي ഒഴുകുന്ന, നടക്കും مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ فَمَن كَفَرَ എന്നാല്‍ (എനി) ആരെങ്കിലും (വല്ലവരും) അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനു (ഇതിനു) ശേഷം مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാലവന്‍ പിഴച്ചു കഴിഞ്ഞു سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗം, ചൊവ്വു വഴി. ഇസ്രാഈല്‍ സന്തതികളുടെ ഉറപ്പു [കരാര്‍] അല്ലാഹു വാങ്ങുകയുണ്ടായി; അവരില്‍നിന്ന് പന്ത്രണ്ട് നായകന്മാരെ നാം [അല്ലാഹു] നിയോഗിക്കുകയും ചെയ്തു. അല്ലാഹു (അവരോടു) പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്തു കൊടുക്കുകയും, എന്റെ റസൂലുകളില്‍ വിശ്വസിക്കുകയും, അവരെ (സഹായിച്ചു) ശക്തിപ്പെടുത്തുകയും, അല്ലാഹുവിനു നല്ലതായ കടം കൊടുക്കുകയും ചെയ്തുവെങ്കില്‍, തീര്‍ച്ചയായും, നിങ്ങളുടെ തിന്മകളെ നിങ്ങള്‍ക്കു ഞാന്‍ മൂടിമറ (ച്ചു മാപ്പാ) ക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. എന്നാല്‍, ഇതിനുശേഷം നിങ്ങളില്‍നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ശരിയായ മാര്‍ഗ്ഗം പിഴച്ചുപോയി." فَبِمَا نَقْضِهِم مِّيثَـٰقَهُمْ لَعَنَّـٰهُمْ وَجَعَلْنَا قُلُوبَهُمْ قَـٰسِيَةً ۖ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ ۙ وَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ﴿١٤﴾ share فَبِمَا نَقْضِهِم എന്നിട്ടു (എന്നാല്‍) അവരുടെ ലംഘനം കൊണ്ടു ലംഘിച്ചതു നിമിത്തം مِّيثَاقَهُمْ അവരുടെ ഉറപ്പു, കരാര്‍ لَعَنَّاهُمْ നാമവരെ ശപിച്ചു وَجَعَلْنَا നാം ആക്കുകയും ചെയ്തു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ قَاسِيَةً കടുത്തതു, കടുപ്പമുള്ളവ يُحَرِّفُونَ അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ വാക്കു, വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങളില്‍ നിന്നു وَنَسُوا അവര്‍ മറക്കുക (വിസ്മരിക്കുക) യും ചെയ്തു حَظًّا ഒരു ഭാഗം, പങ്കു, ഓഹരി مِّمَّا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നു بِهِ അതിനെപ്പറ്റി وَلَا تَزَالُ നീ ആയിക്കൊണ്ടേയിരിക്കും تَطَّلِعُ നീ നോക്കി (അറിഞ്ഞു മനസ്സിലാക്കി - കണ്ടു) കൊണ്ടു عَلَىٰ خَائِنَةٍ ചതി പ്രയോഗത്തെപ്പറ്റി (ചതിയെ) مِّنْهُمْ അവരില്‍നിന്നു إِلَّا قَلِيلًا അല്‍പം (ആള്‍) ഒഴികെ مِّنْهُمْ അവരില്‍ നിന്നു فَاعْفُ എന്നാല്‍ നീ മാപ്പു നല്‍കുക عَنْهُمْ അവര്‍ക്കും, അവരെപ്പറ്റി وَاصْفَحْ വിട്ടുകൊടുക്കുക (തിരിഞ്ഞുകളയുക)യും ചെയ്യുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ സ്നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ സുകൃതം (പുണ്യം - നന്‍മ) ചെയ്യുന്നവരെ. എന്നിട്ട് അവര്‍ തങ്ങളുടെ ഉറപ്പ് (വല്ലാതെ) ലംഘിച്ചതു നിമിത്തം നാം അവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കുകയും ചെയ്തു. വാക്കുകളെ അതിന്റെ സ്ഥാനങ്ങളില്‍നിന്നും അവര്‍ മാറ്റം വരുത്തുന്നു; അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നും ഒരു (വലിയ) ഭാഗം അവര്‍ മറന്നു കളയുകയും ചെയ്തു. അവരില്‍നിന്നു - അവരില്‍ അല്‍പം ആളുകളൊഴികെ - (ഉണ്ടാകുന്ന) ചതിയെ നീ നോക്കി മനസ്സിലാക്കി)ക്കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവര്‍ക്കു നീ മാപ്പു നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്തുകൊള്ളുക. നിശ്ചയമായും അല്ലാഹു, സുകൃതം ചെയ്യുന്നവരെ സ്‌നേഹിക്കുന്നു. തഫ്സീർ : 13-14 View وَمِنَ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰٓ أَخَذْنَا مِيثَـٰقَهُمْ فَنَسُوا۟ حَظًّا مِّمَّا ذُكِّرُوا۟ بِهِۦ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُوا۟ يَصْنَعُونَ﴿١٥﴾ share وَمِنَ الَّذِينَ യാതോരുവരില്‍ നിന്നും (തന്നെ) قَالُوا പറഞ്ഞ, അവര്‍ പറഞ്ഞു إِنَّا نَصَارَىٰ ഞങ്ങള്‍ നസ്രാനികളാണു എന്നു أَخَذْنَا നാം വാങ്ങി, മേടിച്ചു مِيثَاقَهُمْ അവരുടെ കരാര്‍, ഉറപ്പു فَنَسُوا എന്നിട്ടവര്‍ മറന്നു حَظًّا ഒരു ഓഹരി, ഭാഗം مِّمَّا യാതൊന്നില്‍ നിന്നു ذُكِّرُوا بِهِ അതിനെപ്പറ്റി അവര്‍ക്കു ഉല്‍ബോധിപ്പിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടും فَأَغْرَيْنَا അപ്പോള്‍ (അതിനാല്‍) നാം ഇളക്കി വിട്ടു بَيْنَهُمُ അവര്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത, പക وَالْبَغْضَاءَ വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തു നാള്‍വരെ وَسَوْفَ വഴിയെ, പിറകെ يُنَبِّئُهُمُ അവരെ ബോധാപ്പെടുത്തും اللَّـهُ അല്ലാഹു بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَصْنَعُونَ പ്രവര്‍ത്തിക്കും. "ഞങ്ങള്‍ "നസ്രാനി"കളാണെന്നു പറയുന്നവരില്‍ [ക്രിസ്ത്യാനികളില്‍] നിന്നും (തന്നെ) നാം അവരുടെ ഉറപ്പു വാങ്ങിയിരിക്കുന്നു. എന്നിട്ട്, അവര്‍ക്കു ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്നു ഒരു (വലിയ) ഭാഗം അവർ മറന്നു കളഞ്ഞു. അങ്ങനെ അവര്‍ക്കിടയില്‍ ക്വിയാമത്തു നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇളക്കിവിട്ടു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി വഴിയെ അല്ലാഹു അവരെ ബോധാപ്പെടുത്തുകയും ചെയ്യും. തഫ്സീർ : 15-15 View يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَـٰبِ وَيَعْفُوا۟ عَن كَثِيرٍ ﴿١٦﴾ share يَا أَهْلَ الْكِتَابِ വേദക്കാരെ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ടു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു كَثِيرًا വളരെ, പലതും مِّمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതില്‍ നിന്ന് تُخْفُونَ നിങ്ങള്‍ മറച്ചു വെക്കും مِنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്നു وَيَعْفُو അദ്ദേഹം മാപ്പു നല്‍കുക (വിട്ടുതരുക)യും ചെയ്യുന്നു عَن كَثِيرٍ പലതിനെയും, അധികത്തെക്കുറിച്ചും വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്നും നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്നതില്‍ പലതും നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളില്‍ (ഇഹ്ടാ) വന്നിട്ടുണ്ട്. പലതിനെക്കുറിച്ചും (വിവരിക്കാതെ) അദ്ദേഹം മാപ്പു നല്‍(കി വിട്ടു തരു)കായും ചെയ്യുന്നു. ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَـٰبٌ مُّبِينٌ﴿١٧﴾ share قَدْ جَاءَكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു نُورٌ ഒരു പ്രകാശം وَكِتَابٌ ഒരു ഗ്രന്ഥവും مُّبِينٌ സ്പഷ്ടമായ, വ്യക്തമാക്കുന്ന. അല്ലാഹുവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഒരു പ്രകാരവും, സ്പഷ്ടവുമായ ഒരു വേദഗ്രന്ഥവും വന്നിട്ടുണ്ട്;- يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ﴿١٨﴾ share يَهْدِي بِهِ അതുമൂലം (അതുകൊണ്ടു) വഴിചേര്‍ക്കുന്നു, നയിക്കും اللَّـهُ അല്ലാഹു مَنِ اتَّبَعَ പിന്‍പറ്റിയവരെ رِضْوَانَهُ അവന്റെ പ്രീതിയെ سُبُلَ മാര്‍ഗ്ഗങ്ങളില്‍, വഴികളില്‍ السَّلَامِ സമാധാനത്തിന്റെ, ശാന്തിയുടെ, രക്ഷയുടെ وَيُخْرِجُهُم അവരെ പുറത്തു വരുത്തുകയും ചെയ്യും مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു بِإِذْنِهِ അവന്റെ അനുമതി (ഉത്തരവു) കൊണ്ടു وَيَهْدِيهِمْ അവരെ ചേര്‍ക്കുക (നയിക്കുക) യും ചെയ്യും إِلَىٰ صِرَاطٍ ഒരു പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ. തന്റെ പ്രീതിയെ പിന്‍പറ്റിയവരെ അതുമൂലം അല്ലാഹു സമാധാനത്തിന്റെ (അഥവാ രക്ഷയുടെ) മാര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കുന്നതാണ്; അവന്റെ അനുമതി പ്രകാരം അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്കു പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്; നേരായ (ചൊവ്വെയുള്ള) ഒരു പാതയിലേക്കു അവരെ അവന്‍ നയിക്കുകയും ചെയ്യും. തഫ്സീർ : 16-18 View لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴿١٩﴾ share لَّقَدْ كَفَرَ തീര്‍ച്ചയായും അവിശ്വസിച്ചിട്ടുണ്ടു الَّذِينَ قَالُوا പറഞ്ഞവര്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ الْمَسِيحُ അവന്‍തന്നെ മസീഹു ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ قُلْ പറയുക فَمَن എന്നാല്‍ ആര്‍ يَمْلِكُ സ്വാധീനമാക്കും, ഉടമപ്പെടുത്തും مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا വല്ല കാര്യത്തെയും, വല്ല വസ്തുവിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ أَن يُهْلِكَ അവന്‍ നശിപ്പിക്കുവാന്‍ الْمَسِيحَ മസീഹിനെ ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ وَأُمَّهُ അദ്ദേഹത്തിന്റെ ഉമ്മയെ (മാതാവിനെ) യും وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരെയും جَمِيعًا മുഴുവന്‍ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജാധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്റെയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു. അല്ലാഹു തന്നെയാണു മര്‍യമിന്റെ മകന്‍ "മസീഹു" എന്നു പറയുന്നവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു.(നബിയേ,) പറയുക: എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നു വല്ല കാര്യത്തെയും ആരാണ് സ്വാധീനമാ(ക്കി തടു)ക്കുക? മര്‍യമിന്റെ മകന്‍ "മസീഹി"നെയും, അദ്ദേഹത്തിന്റെ ഉമ്മയെയും, ഭൂമിയിലുള്ളവരെ മുഴുവനും നശിപ്പിക്കുവാന്‍ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍!ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ." തഫ്സീർ : 19-19 View وَقَالَتِ ٱلْيَهُودُ وَٱلنَّصَـٰرَىٰ نَحْنُ أَبْنَـٰٓؤُا۟ ٱللَّهِ وَأَحِبَّـٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ﴿٢٠﴾ share وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ യഹൂദികള്‍ وَالنَّصَارَىٰ നസ്രാനീ (ക്രിസ്ത്യാനി)കളും نَحْنُ ഞങ്ങള്‍, നാം أَبْنَاءُ اللَّـهِ അല്ലാഹുവിന്റെ പുത്രന്‍മാരാണു (മക്കളാണു) وَأَحِبَّاؤُهُ അവന്റെ ഇഷ്ടക്കാരും, സ്നേഹിതരും قُلْ فَلِمَ പറയുക എന്നാല്‍ എന്തിനാണു يُعَذِّبُكُم അവന്‍ നിങ്ങളെ ശിക്ഷിക്കുന്നു بِذُنُوبِكُم നിങ്ങളുടെ പാപങ്ങള്‍ നിമിത്തം بَلْ أَنتُم പക്ഷെ (എങ്കിലും - എന്നാല്‍) നിങ്ങള്‍ بَشَرٌ മനുഷ്യരാണു مِّمَّنْ خَلَقَ അവന്‍ സൃഷ്ടിച്ചവരില്‍പെട്ട يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلِلَّـهِ അല്ലാഹുവിനാണു مُلْكُ രാജത്വം, ആധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്റെയും وَإِلَيْهِ അവനിലേക്കുതന്നെ الْمَصِيرُ തിരിച്ചെത്തല്‍, മടക്കം, കലാശം. യഹൂദികളും, നസ്രാനി [ക്രിസ്ത്യാനി]കളും പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാകുന്നു" എന്നു! പറയുക: എന്നാല്‍ (പിന്നെ), എന്തിനാണു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ അവന്‍ ശിക്ഷിക്കുന്നത്?! പക്ഷെ, അവന്‍ സൃഷ്ടിച്ചവരില്‍ പെട്ട മനുഷ്യരത്രെ നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനത്രെ. അവനിലേക്കു തന്നെയാണു തിരിച്ചു വരവും. തഫ്സീർ : 20-20 View يَـٰٓأَهْلَ ٱلْكِتَـٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ ٱلرُّسُلِ أَن تَقُولُوا۟ مَا جَآءَنَا مِنۢ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَآءَكُم بَشِيرٌ وَنَذِيرٌ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴿٢١﴾ share يَا أَهْلَ الْكِتَابِ വേദക്കാരേ قَدْ جَاءَكُمْ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു رَسُولُنَا നമ്മുടെ റസൂല്‍ يُبَيِّنُ لَكُمْ നിങ്ങള്‍ക്കു വിവരിച്ചു തന്നുകൊണ്ടു عَلَىٰ فَتْرَةٍ ഒരു വിടവിലായി, അഭാവത്തില്‍ مِّنَ الرُّسُلِ റസൂലുകളില്‍നിന്നു, റസൂലുകളുടെ أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍ مَا جَاءَنَا ഞങ്ങള്‍ക്കു വന്നിട്ടില്ല مِن بَشِيرٍ ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും وَلَا نَذِيرٍ ഒരു താക്കീതുകാരനുമില്ല فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, വന്നിട്ടുണ്ട് بَشِيرٌ സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍ وَنَذِيرٌ താക്കീതുകാരനും وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണു. വേദക്കാരേ, റസൂലുകളില്‍ നിന്നുമുള്ള ഒരു വിടവു ഘട്ടത്തില്‍ നിങ്ങള്‍ക്കു (കാര്യം) വിവരിച്ചു തന്നുകൊണ്ടു നമ്മുടെ റസൂല്‍ (ഇതാ) നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു; (അതെ) ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനാകട്ടെ, താക്കീതു നല്‍കുന്നവനാകട്ടെ ഞങ്ങള്‍ക്കു വന്നിട്ടില്ലെന്നു നിങ്ങള്‍ പറയുമെന്നതിനാല്‍. [അങ്ങിനെ പറയാതിരിക്കുവാന്‍ വേണ്ടിയാണതു.] എന്നാല്‍, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും നിങ്ങള്‍ക്കു (ഇതാ) വന്നു കഴിഞ്ഞു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. തഫ്സീർ : 21-21 View وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًا مِّنَ ٱلْعَـٰلَمِينَ﴿٢٢﴾ share وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ തന്റെ ജനതയോടു يَا قَوْمِ എന്റെ ജനങ്ങളെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّهِ അല്ലാഹുവിന്റെ (അല്ലാഹു ചെയ്ത) അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു إِذْ جَعَلَ അവന്‍ ഏര്‍പ്പെടുത്തിയിരിക്കെ, ആക്കിയതിനാല്‍ فِيكُمْ നിങ്ങളില്‍ أَنبِيَاءَ നബിമാരെ وَجَعَلَكُم നിങ്ങളെ അവന്‍ ആക്കുകയും ചെയ്തു مُّلُوكًا രാജാക്കള്‍ وَآتَاكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും مَّا لَمْ يُؤْتِ അവന്‍ നല്‍കിയിട്ടില്ലാത്തതു أَحَدًا ഒരാള്‍ക്കും مِّنَ الْعَالَمِينَ ലോകരില്‍നിന്നു. മൂസാ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍: നിങ്ങളില്‍ അവന്‍ (പല) നബിമാരെ ഏര്‍പ്പെടുത്തുകയും, നിങ്ങളെ അവന്‍ രാജാക്കളാക്കുകയും ചെയ്തിരിക്കെ; ലോകരില്‍ നിന്നു ഒരാള്‍ക്കും അവന്‍ നല്‍കിയിട്ടില്ലാത്തതു നിങ്ങള്‍ക്കു അവന്‍ നല്‍കുകയും ചെയ്തിരിക്കുന്നു" (എന്നിരിക്കെ). يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ﴿٢٣﴾ share يَا قَوْمِ എന്റെ ജനങ്ങളെ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْأَرْضَ (ആ) ഭൂമിയില്‍ الْمُقَدَّسَةَ പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധ الَّتِي كَتَبَ നിശ്ചയിച്ച (രേഖപ്പെടുത്തിയ-നിയമിച്ച)തായ اللَّهُ അല്ലാഹു لَكُمْ നിങ്ങള്‍ക്കു وَلَا تَرْتَدُّوا നിങ്ങള്‍ മടങ്ങുകയും അരുതു عَلَىٰ أَدْبَارِكُمْ നിങ്ങളുടെ പിന്‍ഭാഗങ്ങളിലായി (പിന്നോക്കം) فَتَنقَلِبُوا എന്നാല്‍ നിങ്ങള്‍ മറിയും, മാറും (ആയിത്തീരും) خَاسِرِينَ നഷ്ടക്കാരായി. "എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു നിശ്ചയിച്ചു (രേഖപ്പെടുത്തി) തന്നതായ (ആ) പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍; നിങ്ങള്‍ പിന്നോക്കം മടങ്ങിപ്പോരുകയും ചെയ്യരുതു; എന്നാല്‍, നിങ്ങള്‍ നഷ്ടക്കാരായി മാറുന്നതാണ്." തഫ്സീർ : 22-23 View قَالُوا۟ يَـٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ﴿٢٤﴾ share قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّ فِيهَا നിശ്ചയമായും അതില്‍ (അവിടത്തില്‍) ഉണ്ട് قَوْمًا ഒരു ജനത جَبَّارِينَ സ്വേച്ഛാധികാരി (ധിക്കാരി - പരാക്രമശാലി)കളായ وَإِنَّا ഞങ്ങളാകട്ടെ, നിശ്ചയമായും ഞങ്ങള്‍ لَن نَّدْخُلَهَا അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല حَتَّىٰ يَخْرُجُوا അവര്‍ പുറത്തു പോകുന്നതുവരേക്കു مِنْهَا അതില്‍ (അവിടെ) നിന്നു فَإِن يَخْرُجُوا എനി (എന്നാല്‍) അവര്‍ പുറത്തുപോകുന്ന പക്ഷം مِنْهَا അതില്‍നിന്നു فَإِنَّا എന്നാല്‍ ഞങ്ങള്‍ دَاخِلُونَ പ്രവേശിക്കുന്നവരാണ്. അവര്‍ പറഞ്ഞു: "മൂസാ, നിശ്ചയമായും, സ്വേച്ഛാധികാരികളായ (അഥവാ പരാക്രമശാലികളായ) ഒരു ജനത അവിടത്തിലുണ്ട്; ഞങ്ങളാകട്ടെ, അവിടെനിന്നു അവര്‍ പുറത്തുപോകുംവരേക്കും അവിടെ ഞങ്ങള്‍ പ്രവേശിക്കുകയില്ല തന്നെ. എനി, അവര്‍ അവിടെ നിന്നു പുറത്തു പോകുന്നപക്ഷം, ഞങ്ങള്‍ (അവിടെ) പ്രവേശിക്കുന്നവരാണ്." തഫ്സീർ : 24-24 View قَالَ رَجُلَانِ مِنَ ٱلَّذِينَ يَخَافُونَ أَنْعَمَ ٱللَّهُ عَلَيْهِمَا ٱدْخُلُوا۟ عَلَيْهِمُ ٱلْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَـٰلِبُونَ ۚ ﴿٢٥﴾ share قَالَ رَجُلَانِ രണ്ടു പുരുഷന്‍മാര്‍ പറഞ്ഞു مِنَ الَّذِينَ യാതൊരുവരില്‍പെട്ട يَخَافُونَ അവര്‍ ഭയപ്പെടുന്നു أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ عَلَيْهِمُ അവരുടെമേല്‍ الْبَابَ (പട്ടണ) വാതില്‍, പടിവാതില്‍, കവാടം فَإِذَا دَخَلْتُمُوهُ എന്നാല്‍ നിങ്ങളതു കടന്നാല്‍ فَإِنَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങള്‍ غَالِبُونَ ജയിക്കുന്നവരായിരിക്കും, വിജയികളാണു. ഭയപ്പെടുന്നവരില്‍പെട്ട രണ്ടു പുരുഷന്‍മാര്‍ - അല്ലാഹു അവരുടെ മേല്‍ അനുഗ്രഹം ചെയ്തിരിക്കുന്നു - പറഞ്ഞു: "നിങ്ങള്‍ അവരുടെ മേല്‍ (ആ) വാതില്‍ കടന്നു ചെല്ലുവിന്‍. അങ്ങനെ, നിങ്ങള്‍ കടന്നു ചെന്നാല്‍, നിശ്ചയമായും, നിങ്ങള്‍ (അവരെ) ജയിക്കുന്നവരായിരിക്കും:- وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ﴿٢٦﴾ share وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَتَوَكَّلُوا നിങ്ങള്‍ ഭരമേല്‍പിക്കുവിന്‍ إِن كُنتُم നിങ്ങള്‍ ആണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍. "അല്ലാഹുവിന്റെ മേല്‍ (മാത്രം) ഭരമേല്‍പിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!" قَالُوا۟ يَـٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَـٰتِلَآ إِنَّا هَـٰهُنَا قَـٰعِدُونَ﴿٢٧﴾ share قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنَّا لَن نَّدْخُلَهَا ഞങ്ങള്‍ അതില്‍ (അവിടെ) പ്രവേശിക്കയേ ഇല്ല أَبَدًا ഒരിക്കലും, ഒരുകാലവും مَّا دَامُوا അവര്‍ (നിലവില്‍) ഉണ്ടായിരിക്കുമ്പോള്‍ فِيهَا അതില്‍ (അവിടെ) فَاذْهَبْ ആകയാല്‍ (എന്നാല്‍) പോകുക أَنتَ وَرَبُّكَ നീയും നിന്റെ റബ്ബും فَقَاتِلَا എന്നിട്ടു രണ്ടാളും യുദ്ധം ചെയ്യുക إِنَّا هَاهُنَا നിശ്ചയമായും ഞങ്ങള്‍ ഇവിടെ قَاعِدُونَ ഇരിക്കുന്നവരാണു (ഇരിക്കുകയാണു). അവര്‍ [ആ ജനത] പറഞ്ഞു: "മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; "ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്". തഫ്സീർ : 25-27 View قَالَ رَبِّ إِنِّى لَآ أَمْلِكُ إِلَّا نَفْسِى وَأَخِى ۖ فَٱفْرُقْ بَيْنَنَا وَبَيْنَ ٱلْقَوْمِ ٱلْفَـٰسِقِينَ﴿٢٨﴾ share قَالَ അദ്ദേഹം പറഞ്ഞു رَبِّ إِنِّي റബ്ബേ നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ സ്വാധീനമാക്കുന്നില്ല (എനിക്കു വിധേയമല്ല) إِلَّا نَفْسِي എന്റെ സ്വന്ത (ദേഹ) മല്ലാതെ وَأَخِي എന്റെ സഹോദരനും فَافْرُقْ ആകയാല്‍ നീ പിരിച്ചു (വേര്‍പെടുത്തി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ الْقَوْمِ (ഈ) ജനങ്ങള്‍ക്കിടയിലും الْفَاسِقِينَ തോന്നിയ വാസികളായ, ധിക്കാരികളായ. അദ്ദേഹം [മൂസാ] പറഞ്ഞു: "എന്റെ റബ്ബേ! നിശ്ചയമായും ഞാന്‍, എന്റെ സ്വന്തത്തെയും എന്റെ സഹോദരനെയുമല്ലാതെ അധീനമാക്കുന്നില്ല! ആകയാല്‍, ഞങ്ങളുടെയും (ഈ) ധിക്കാരികളായ ജനതയുടെയും ഇടയില്‍ നീ വേര്‍പെടുത്തിത്തരേണമേ!" തഫ്സീർ : 28-28 View قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَـٰسِقِينَ﴿٢٩﴾ share قَالَ അവന്‍ പറഞ്ഞു فَإِنَّهَا എന്നാല്‍ നിശ്ചയമായും مُحَرَّمَةٌ അതു നിഷിദ്ധമാക്ക (മുടക്ക) പ്പെട്ടതാണു عَلَيْهِمْ അവരുടെ മേല്‍, അവക്കു أَرْبَعِينَ നാല്‍പതു سَنَةً ۛ കൊല്ലം يَتِيهُونَ അവര്‍ അന്തം വിട്ടു (അലഞ്ഞു - പരിഭ്രമിച്ചു) തിരിയും فِي الْأَرْضِ ഭൂമിയില്‍ فَلَا تَأْسَ അതിനാല്‍ നീ വ്യസനിക്കേണ്ട, വ്യാകുലപ്പെടരുതു عَلَى الْقَوْمِ ജനതയുടെ പേരില്‍ الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളായ. അവന്‍ [റബ്ബു] പറഞ്ഞു: "എന്നാല്‍, നിശ്ചയമായും അതു [ആ രാജ്യം] അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അതെ) ഭൂമിയില്‍ അന്തംവിട്ടു (അലഞ്ഞു) നടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടരുത്." തഫ്സീർ : 29-29 View وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ﴿٣٠﴾ share وَاتْلُ ഓതിക്കൊടുക്കുക (പാരായണം ചെയ്യുക)യും ചെയ്യുക عَلَيْهِمْ അവര്‍ക്കു, അവരില്‍ نَبَأَ വൃത്താന്തം, വര്‍ത്തമാനം ابْنَيْ آدَمَ ആദമിന്റെ രണ്ടു പുത്രന്മാരുടെ بِالْحَقِّ യഥാര്‍ത്ഥ പ്രകാരം إِذْ قَرَّبَا അവര്‍ രണ്ടാള്‍ ക്വുര്‍ബാന്‍ (ബലികര്‍മം) നടത്തിയപ്പോള്‍ قُرْبَانًا ഒരു ബലികര്‍മം فَتُقُبِّلَ എന്നിട്ട് സ്വീകരിക്കപ്പെട്ടു مِنْ أَحَدِهِمَا ആ രണ്ടിലൊരാളില്‍നിന്നു وَلَمْ يُتَقَبَّلْ സ്വീകരിക്കപ്പെട്ടതുമില്ല مِنَ الْآخَرِ മറ്റെവനില്‍നിന്നു قَالَ അവന്‍ പറഞ്ഞു لَأَقْتُلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ കൊല്ലും قَالَ അവന്‍ പറഞ്ഞു إِنَّمَا يَتَقَبَّلُ സ്വീകരിക്കയുള്ളൂ اللَّهُ അല്ലാഹു مِنَ الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരില്‍ (ഭയഭക്തരില്‍) നിന്നു മാത്രം. (നബിയേ,) അവര്‍ക്കു ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തവും യഥാര്‍ത്ഥ പ്രകാരം ഓതിക്കൊടുക്കുക: അതായത്, അവര്‍ രണ്ടാളും ഒരു "ക്വുര്‍ബാന്‍" [ബലികര്‍മ്മം] നടത്തിയ സന്ദര്‍ഭം; എന്നിട്ട് അവരില്‍ ഒരാളില്‍നിന്നു അതു സ്വീകരിക്കപ്പെട്ടു; മറ്റേവനില്‍ നിന്നു സ്വീകരിക്കപ്പെട്ടതുമില്ല. അവന്‍ [മറ്റേവന്‍] പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിന്നെ കൊലപ്പെടുത്തും." അവന്‍ [സ്വീകരിക്കപ്പെട്ടവന്‍] പറഞ്ഞു: "സൂക്ഷ്മത പാലിക്കുന്ന [ഭയഭക്തിയുള്ള] വരില്‍ നിന്നേ അല്ലാഹു സ്വീകരിക്കൂ. لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ﴿٣١﴾ share لَئِن بَسَطتَ നീ നീട്ടിയാല്‍ (വിരുത്തിയാല്‍)തന്നെ إِلَيَّ എന്റെ നേരെ, എന്നിലേക്കു يَدَكَ നിന്റെ കൈ لِتَقْتُلَنِي നീ എന്നെ കൊല്ലുവാന്‍ വേണ്ടി مَا أَنَا ഞാനല്ല بِبَاسِطٍ നീട്ടുന്ന (വിരുത്തുന്ന)വന്‍, നീട്ടുന്നവനേ يَدِيَ എന്റെ കൈ إِلَيْكَ നിന്റെ നേരെ لِأَقْتُلَكَ ഞാന്‍ നിന്നെ കൊല്ലുവാന്‍ വേണ്ടി إِنِّي നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു اللَّهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരക്ഷിതാവായ. "എന്നെ കൊലപ്പെടുത്തുവാന്‍ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാല്‍ തന്നെ, നിന്നെ കൊലചെയ്‌വാന്‍ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാന്‍ നീട്ടുന്നവനേ അല്ല. നിശ്ചയമായും ഞാന്‍, ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു. إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَـٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ﴿٣٢﴾ share إِنِّي أُرِيدُ നിശ്ചയമായും ഞാന്‍ ഉദ്ദേശിക്കുന്നു أَن تَبُوءَ നീ മടങ്ങു (സമ്പാദിക്കു - ഏല്‍ക്കു - വഹിക്കു)വാന്‍ بِإِثْمِي എന്റെ കുറ്റം കൊണ്ടു (കുറ്റവും) وَإِثْمِكَ നിന്റെ കുറ്റവും فَتَكُونَ അങ്ങനെ നീ ആയിരിക്കുക مِنْ أَصْحَابِ ആള്‍ക്കാരില്‍ പെട്ട(വന്‍) النَّارِ നരകത്തിന്റെ وَذَٰلِكَ അതാകട്ടെ جَزَاءُ പ്രതിഫലമാകുന്നു الظَّالِمِينَ അക്രമികളുടെ. നിശ്ചയമായും ഞാന്‍, എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ടു നീ മടങ്ങുവാന്‍ [രണ്ടു കുറ്റവും നീ ഏറ്റെടുക്കുവാന്‍] ഉദ്ദേശിക്കുന്നു; അങ്ങനെ, നീ നരകത്തിന്റെ ആള്‍ക്കാരില്‍ പെട്ടവനായിരിക്കുവാന്‍. അതാവട്ടെ, അക്രമികളുടെ പ്രതിഫലവുമാകുന്നു. തഫ്സീർ : 30-32 View فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَـٰسِرِينَ﴿٣٣﴾ share فَطَوَّعَتْ എന്നിട്ടു വഴിപ്പെട്ടു, വഴങ്ങി لَهُ അവനു نَفْسُهُ അവന്റെ ആത്മാവ്, സ്വന്തം (മനസ്സു) قَتْلَ കൊലക്ക്, കൊല്ലുന്നതിനു أَخِيهِ തന്റെ സഹോദരന്റെ, സഹോദരനെ فَقَتَلَهُ അങ്ങനെ അവന്‍ അവനെ കൊന്നു فَأَصْبَحَ അങ്ങനെ (അതിനാല്‍) അവന്‍ (ആയി) مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ പെട്ട(വന്‍). എന്നിട്ട് അവന്റെ [ബലി സ്വീകരിക്കപ്പെടാത്തവന്റെ] സഹോദരനെ കൊല്ലുന്നതിന് അവന്റെ മനസ്സു വഴങ്ങിക്കൊടുത്തു; അങ്ങനെ അവന്‍ അവനെ കൊല ചെയ്തു. ആകയാല്‍, അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീര്‍ന്നു. فَبَعَثَ ٱللَّهُ غُرَابًا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَٰرِى سَوْءَةَ أَخِيهِ ۚ قَالَ يَـٰوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا ٱلْغُرَابِ فَأُوَٰرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّـٰدِمِينَ﴿٣٤﴾ share فَبَعَثَ അപ്പോള്‍ അയച്ചു, നിയോഗിച്ചു اللَّهُ അല്ലാഹു غُرَابًا ഒരു കാക്കയെ يَبْحَثُ അതു കുഴിച്ചു നോക്കി (അന്വേഷണം നടത്തി)ക്കൊണ്ടു فِي الْأَرْضِ ഭൂമിയില്‍ لِيُرِيَهُ അവനു കാണിച്ചു കൊടുക്കുവാന്‍വേണ്ടി كَيْفَ يُوَارِي അവന്‍ എങ്ങിനെ മറക്കും (മൂടും) എന്നു سَوْءَةَ നഗ്ന ജഢം أَخِيهِ തന്റെ സഹോദരന്റെ قَالَ അവന്‍ പറഞ്ഞു يَا وَيْلَتَا എന്റെ കഷ്ടമേ, നാശമേ أَعَجَزْتُ ഞാന്‍ സാധിക്കാതായോ, എനിക്കു കഴിയാതായോ أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِثْلَ പോലെ, തുല്യം, മാതിരി هَٰذَا الْغُرَابِ ഈ കാക്കയുടെ فَأُوَارِيَ എന്നിട്ടു ഞാന്‍ (മൂടി) മറക്കുവാന്‍ سَوْءَةَ أَخِي എന്റെ സഹോദരന്റെ നഗ്നജഢം فَأَصْبَحَ അങ്ങനെ അവനായിത്തീര്‍ന്നു مِنَ النَّادِمِينَ ഖേദക്കാരില്‍ (സങ്കട)ക്കാരില്‍ പെട്ട(വന്‍). അപ്പോള്‍, ഭൂമിയില്‍ (മാന്തി) കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു; തന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുന്നതെങ്ങിനെയെന്നു അതവനു കാണിച്ചു കൊടുക്കുവാന്‍ വേണ്ടി.അവന്‍ പറഞ്ഞു: "എന്റെ കഷ്ടമേ! ഞാന്‍ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, അങ്ങനെ എന്റെ സഹോദരന്റെ നഗ്നജഢം [മൃതദേഹം] മറവു ചെയ്യുകയും ചെയ്‌വാന്‍ എനിക്കു കഴിയാതായിപ്പോയോ?!"അങ്ങനെ, അവന്‍ ഖേദക്കാരില്‍ പെട്ടവനായിത്തീര്‍ന്നു. തഫ്സീർ : 33-34 View مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسًۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَـٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ﴿٣٥﴾ share مِنْ أَجْلِ ذَٰلِكَ അക്കാരണത്താല്‍ كَتَبْنَا നാം നിയമിച്ചു, രേഖപ്പെടുത്തി عَلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ أَنَّهُ കാര്യം എന്നു مَن قَتَلَ ആരെങ്കിലും കൊന്നാല്‍, ആര്‍ കൊല ചെയ്തുവോ نَفْسًا ഒരു ദേഹത്തെ, ആളെ بِغَيْرِ കൂടാതെ, അല്ലാതെ نَفْسٍ ഒരു ദേഹം, ആള്‍, ദേഹത്തിനു (പകരം) أَوْ فَسَادٍ അല്ലെങ്കില്‍ കുഴപ്പം, കുഴപ്പത്തിനു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍ فَكَأَنَّمَا قَتَلَ എന്നാലവന്‍ കൊന്നതു പോലെയാകുന്നു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَمَنْ أَحْيَاهَا ആരെങ്കിലും അതിനെ ജീവിപ്പിച്ചാല്‍ فَكَأَنَّمَا أَحْيَا എന്നാലവന്‍ ജീവിപ്പിച്ചതു പോലെയാണു النَّاسَ മനുഷ്യരെ جَمِيعًا മുഴുവന്‍ وَلَقَدْ جَاءَتْهُمْ അവര്‍ക്കു വരുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും വന്നിരിക്കുന്നു رُسُلُنَا നമ്മുടെ റസൂലുകള്‍, ദൂതന്മാര്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി ثُمَّ പിന്നെ, അനന്തരം إِنَّ كَثِيرًا വളരെ (ആളുകള്‍) مِّنْهُم അവരില്‍ നിന്നു بَعْدَ ذَٰلِكَ അതിനുശേഷം فِي الْأَرْضِ ഭൂമിയില്‍ لَمُسْرِفُونَ അതിരുകവിഞ്ഞ (വിട്ട) വര്‍തന്നെ. അക്കാരണത്താല്‍, ഇസ്‌റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തി: ഒരു ദേഹത്തി(നെ കൊല ചെയ്തതി)നോ, അല്ലെങ്കില്‍ ഭൂമിയില്‍ വല്ലകുഴപ്പ(പ്രവര്‍ത്തന)ത്തിനോ (പകരം) അല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാല്‍, അവന്‍ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതുപോലെയാകുന്നുവെന്നു; ആരെങ്കിലും അതിനെ [ഒരുദേഹത്തെ] ജീവിപ്പിക്കുന്നതായാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ ജീവിപ്പിച്ചതുപോലെയാകുന്നുവെന്നും. നമ്മുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവര്‍ക്കു ചെല്ലുകയുമുണ്ടായിട്ടുണ്ട്. പിന്നെ, അതിനുശേഷവും അവരില്‍നിന്നു വളരെ ആളുകള്‍ ഭൂമിയില്‍ അതിരു കവിഞ്ഞവര്‍ തന്നെയാകുന്നു. തഫ്സീർ : 35-35 View إِنَّمَا جَزَٰٓؤُا۟ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا أَن يُقَتَّلُوٓا۟ أَوْ يُصَلَّبُوٓا۟ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَـٰفٍ أَوْ يُنفَوْا۟ مِنَ ٱلْأَرْضِ ۚ ذَٰلِكَ لَهُمْ خِزْىٌ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ﴿٣٦﴾ share إِنَّمَا جَزَاءُ നിശ്ചയമായും പ്രതിഫലം (തന്നെ - മാത്രം) الَّذِينَ യാതൊരുകൂട്ടരുടെ يُحَارِبُونَ പോരാടുന്ന, യുദ്ധം നടത്തുന്ന اللَّهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും وَيَسْعَوْنَ പരിശ്രമിക്കുക (അദ്ധ്വാനിക്കുക - പ്രവര്‍ത്തിക്കുക) യും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) فَسَادًا കുഴപ്പത്തിനു أَن يُقَتَّلُوا അവര്‍ ധാരാളം (നിര്‍ദ്ദയമായി) കൊല്ലപ്പെടുകയാണു أَوْ يُصَلَّبُوا അല്ലെങ്കില്‍ (ധാരാളം) ക്രൂശിക്കപ്പെടുക أَوْ تُقَطَّعَ അല്ലെങ്കില്‍ (ധാരാളം) മുറിക്കപ്പെടുക أَيْدِيهِمْ അവരുടെ കൈകള്‍ وَأَرْجُلُهُم അവരുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ നിന്നായി, എതിര്‍വശത്തു നിന്നു أَوْ يُنفَوْا അല്ലെങ്കില്‍ അവര്‍ നിഷേധിക്ക(നീക്കം ചെയ്യ) പ്പെടുക (നാടു കടത്തപ്പെടുക) مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു ذَٰلِكَ അതു لَهُمْ അവര്‍ക്കു خِزْيٌ അപമാനമാണു, നിന്ദ്യതയാകുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ടുതാനും فِي الْآخِرَةِ പരലോകത്തില്‍ عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ. നിശ്ചയമായും, അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പത്തിനു പരിശ്രമം നടത്തുകയും ചെയ്യുന്നവരുടെ പ്രതിഫലം, അവര്‍ നിര്‍ദ്ദയം കൊല്ലപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ (തന്നെ) ആകുന്നു; അല്ലെങ്കില്‍, (ഒന്നൊന്നിന്) എതിരില്‍ നിന്നായി അവരുടെ കൈകളും കാലുകളും മുറിച്ചു കളയപ്പെടുകയോ, (സ്വന്തം) ഭൂമിയില്‍നിന്നു അവര്‍ നാടുകടത്തപ്പെടുകയോ, (തന്നെ) ആകുന്നു. അതവര്‍ക്കു ഇഹത്തില്‍ ഒരു അപമാനമായിരിക്കും; അവര്‍ക്കു പരലോകത്തിലാകട്ടെ, വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും; إِلَّا ٱلَّذِينَ تَابُوا۟ مِن قَبْلِ أَن تَقْدِرُوا۟ عَلَيْهِمْ ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿٣٧﴾ share إِلَّا الَّذِينَ യാതൊരുവരൊഴികെ تَابُوا പശ്ചാത്തപിച്ച, അവര്‍ ഖേദിച്ചു മടങ്ങി مِن قَبْلِ മുമ്പായി أَن تَقْدِرُوا നിങ്ങള്‍ക്കു കഴിയുന്നതിനു عَلَيْهِمْ അവരുടെ മേല്‍, അവരോടു فَاعْلَمُوا എന്നാല്‍ നിങ്ങള്‍ അറിയുവിന്‍, അറിയുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു غَفُورٌ വളരെ പൊറുക്കുന്നവന്‍ رَّحِيمٌ കരുണാനിധി. അവരുടെ മേല്‍ (നടപടി എടുക്കുവാന്‍) നിങ്ങള്‍ക്കു കഴിയുന്നതിനു മുമ്പായി പശ്ചാത്തപിച്ചവരൊഴികെ. എന്നാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്ന്. തഫ്സീർ : 36-37 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَـٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ﴿٣٨﴾ share يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَابْتَغُوا = നിങ്ങള്‍ തേടുക (അന്വേഷിക്കുക)യും ചെയ്യുവിന്‍ إِلَيْهِ = അവങ്കലേക്ക് الْوَسِيلَةَ = സമീപനമാര്‍ഗം وَجَاهِدُوا = നിങ്ങള്‍ സമരം ചെയ്കയും ചെയ്യുവിന്‍ فِي سَبِيلِهِ = അവന്‍റെ മാര്‍ഗത്തില്‍ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; അവനിലേക്ക് സമീപനമാര്‍ഗം തേടുകയും ചെയ്യുവിന്‍; അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. തഫ്സീർ : 38-38 View إِنَّ ٱلَّذِينَ كَفَرُوا۟ لَوْ أَنَّ لَهُم مَّا فِى ٱلْأَرْضِ جَمِيعًا وَمِثْلَهُۥ مَعَهُۥ لِيَفْتَدُوا۟ بِهِۦ مِنْ عَذَابِ يَوْمِ ٱلْقِيَـٰمَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ﴿٣٩﴾ share إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَوْ أَنَّ لَهُم = അവര്‍ക്കുണ്ടായിരുന്നാലും مَّا فِي الْأَرْضِ = ഭൂമിയിലുള്ളത് جَمِيعًا = മുഴുവന്‍ وَمِثْلَهُ = അതുപോലുള്ളതും, അതിന്‍റെ അത്രയും مَعَهُ = അതോടുകൂടി لِيَفْتَدُوا = അവര്‍ തെണ്ടം നല്‍കുവാന്‍ (മോചനം നേടുവാന്‍) بِهِ = അതുകൊണ്ട്, അതിനാല്‍ مِنْ عَذَابِ = ശിക്ഷയില്‍ നിന്ന് يَوْمِ الْقِيَامَةِ = ക്വിയാമത്ത് നാളിലെ مَا تُقُبِّلَ = സ്വീകരിക്കപ്പെടുകയില്ല مِنْهُمْ = അവരില്‍നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ നിശ്ചയമായും, അവിശ്വസിച്ചവര്‍, "ക്വിയാമത്ത്" നാളിലെ ശിക്ഷയില്‍ നിന്നു തെണ്ടം നല്‍(കി മോചിതരാ) കുവാന്‍ ഭൂമിയിലുള്ളത് മുഴുവനും, അതോടു കൂടി അതിന്‍റെ അത്രയും ഉണ്ടായിരുന്നാലും, അതവരില്‍നിന്ന് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും. يُرِيدُونَ أَن يَخْرُجُوا۟ مِنَ ٱلنَّارِ وَمَا هُم بِخَـٰرِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ﴿٤٠﴾ share يُرِيدُونَ = അവര്‍ ഉദ്ദേശിക്കും, ഉദ്യമിക്കും أَن يَخْرُجُوا = അവര്‍ പുറത്തു പോകുവാന്‍ مِنَ النَّارِ = നരകത്തില്‍ നിന്ന് وَمَا هُم = അവരല്ല താനും بِخَارِجِينَ = പുറത്തുപോകുന്നവര്‍ مِنْهَا = അതില്‍നിന്ന് وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ مُّقِيمٌ = നിലനില്‍ക്കുന്ന ശിക്ഷ നരകത്തില്‍ നിന്ന് പുറത്തുപോകുവാന്‍ അവര്‍ ഉദ്യമിക്കും;അവര്‍ അതില്‍നിന്ന് പുറത്ത് പോകുന്നവരല്ല താനും. അവര്‍ക്ക് (മുറിയാതെ) നിലനില്‍ക്കുന്ന ശിക്ഷയുമുണ്ടായിരിക്കും. തഫ്സീർ : 39-40 View وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَـٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ﴿٤١﴾ share وَالسَّارِقُ = മോഷ്ടിച്ചവന്‍, കട്ടവന്‍ وَالسَّارِقَةُ = മോഷ്ടിച്ചവളും, കട്ടവളും فَاقْطَعُوا = നിങ്ങള്‍ മുറിക്കുവിന്‍ أَيْدِيَهُمَا = അവര്‍ രണ്ടാളുടെയും കൈകള്‍ جَزَاءً = പ്രതിഫലമായിട്ട്, കൂലിയായിട്ട് بِمَا كَسَبَا = അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിന് نَكَالًا = ഒരു (പാഠമായ) ശിക്ഷയായിട്ട്, കൂലിയായിട്ട് مِّنَ اللَّهِ = അല്ലാഹുവില്‍ നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ عَزِيزٌ = പ്രതാപശാലിയാണ് حَكِيمٌ = അഗാധജ്ഞനാണ് മോഷ്ടിച്ചവനും, മോഷ്ടിച്ചവളും, അവരുടെ കൈകള്‍ നിങ്ങള്‍മുറിച്ചു കൊള്ളുവിന്‍; അവര്‍പ്രവര്‍ത്തിച്ചതിനു (തക്ക) പ്രതിഫലമായിട്ട്-(അതെ) അല്ലാഹുവില്‍നിന്നുള്ള (പാഠം നല്‍കുന്ന) ഒരുശിക്ഷയായിട്ട്. അല്ലാഹു പ്രതാപശാലിയാണ്; അഗാധജ്ഞനാണ്. فَمَن تَابَ مِنۢ بَعْدِ ظُلْمِهِۦ وَأَصْلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيْهِ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿٤٢﴾ share فَمَن تَابَ = എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, ആര്‍ മടങ്ങിയോ مِن بَعْدِ = ശേഷമായി ظُلْمِهِ = തന്‍റെ അക്രമത്തിന്‍റെ وَأَصْلَحَ = അവന്‍ നന്നായിത്തീരുകയും, (കര്‍മം) നന്നാക്കുകയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَتُوبُ عَلَيْهِ = അവന്‍റെ പശ്ചാത്താപം സ്വീകരിക്കും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ് എന്നാല്‍ ആരെങ്കിലും തന്‍റെ അക്രമത്തിനു ശേഷം പശ്ചാത്ത പിക്കുകയും, നന്നായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും, അല്ലാഹു അവന്‍റെ മേല്‍ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു വളരെപൊറുക്കുന്നവനാകുന്നു; കരുണാനിധിയാകുന്നു. أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ يُعَذِّبُ مَن يَشَآءُ وَيَغْفِرُ لِمَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴿٤٣﴾ share أَلَمْ تَعْلَمْ = നീ അറിയുകയില്ലേ, നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُ = അവന്നാണ്, അവന്‍റെതാണ് (എന്ന്) مُلْكُ = രാജത്വം, രാജാധിപത്യം السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും يُعَذِّبُ = അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ وَيَغْفِرُ = അവന്‍ പൊറുക്കുകയും ചെയ്യും, ചെയ്യുന്നു لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ = അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ = കഴിവുള്ളവനാണ് നിനക്കറിഞ്ഞുകൂടേ? അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യമുള്ളതെന്ന്! അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ. തഫ്സീർ : 41-43 View يَـٰٓأَيُّهَا ٱلرَّسُولُ لَا يَحْزُنكَ ٱلَّذِينَ يُسَـٰرِعُونَ فِى ٱلْكُفْرِ مِنَ ٱلَّذِينَ قَالُوٓا۟ ءَامَنَّا بِأَفْوَٰهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ ۛ وَمِنَ ٱلَّذِينَ هَادُوا۟ ۛ سَمَّـٰعُونَ لِلْكَذِبِ سَمَّـٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ يَقُولُونَ إِنْ أُوتِيتُمْ هَـٰذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَٱحْذَرُوا۟ ۚ وَمَن يُرِدِ ٱللَّهُ فِتْنَتَهُۥ فَلَن تَمْلِكَ لَهُۥ مِنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ ٱلَّذِينَ لَمْ يُرِدِ ٱللَّهُ أَن يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ﴿٤٤﴾ share يَا أَيُّهَا الرَّسُولُ = ഹേ റസൂലേ لَا يَحْزُنكَ = നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ, വ്യസനിപ്പിക്കരുത് الَّذِينَ = യാതൊരു കൂട്ടര്‍ يُسَارِعُونَ = ധൃതികൂട്ടുന്ന, ബദ്ധപ്പാടു കാണിച്ചു വരുന്ന فِي الْكُفْرِ = അവിശ്വാസത്തില്‍(പതിക്കുവാന്‍) مِنَ الَّذِينَ = യാതൊരുത്തരില്‍ നിന്ന് قَالُوا = പറഞ്ഞ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِأَفْوَاهِهِمْ = അവരുടെ വായകള്‍ കൊണ്ട് وَلَمْ تُؤْمِن = വിശ്വസിച്ചിട്ടുമില്ല قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَمِنَ الَّذِينَ = യാതൊരുവരില്‍ നിന്നും هَادُوا = യഹൂദികളായ سَمَّاعُونَ = അധികം കേള്‍ക്കുന്നവര്‍, ചെവികൊടുത്തു കൊണ്ടിരിക്കുന്നവര്‍ لِلْكَذِبِ = വ്യാജത്തിന്, കളവിലേക്ക്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = കേള്‍ക്കുന്ന (ചെവികൊടുക്കുന്ന)വര്‍ لِقَوْمٍ = ഒരു ജനതയെ, ജനങ്ങളിലേക്ക്, ജനതക്കുവേണ്ടി آخَرِينَ = വേറെയുള്ള, മറ്റു لَمْ يَأْتُوكَ = അവര്‍ നിന്‍റെ അടുക്കല്‍ വന്നിട്ടില്ല يُحَرِّفُونَ = അവര്‍ മാറ്റം വരുത്തുന്നു الْكَلِمَ = വാക്കുകളെ مِن بَعْدِ = ശേഷം مَوَاضِعِهِ = അതിന്‍റെ സ്ഥാനങ്ങള്‍ക്ക് يَقُولُونَ = അവര്‍ പറയും إِنْ أُوتِيتُمْ = നിങ്ങള്‍ക്ക് നല്‍കപ്പെട്ടുവെങ്കില്‍ هَٰذَا = ഇത് فَخُذُوهُ = എന്നാലത് നിങ്ങള്‍ സ്വീകരിക്കുവിന്‍, എടുക്കുവിന്‍ وَإِن لَّمْ تُؤْتَوْهُ = ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കിലോ فَاحْذَرُوا = നിങ്ങള്‍ കാത്തു (ജാഗ്രതവെച്ചു) കൊള്ളുവിന്‍ وَمَن = ആര്‍, ഏതൊരുവന്‍ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍ فِتْنَتَهُ = അവനെ പരീക്ഷണത്തിന്, കുഴപ്പത്തിന് فَلَن تَمْلِكَ = എന്നാല്‍ നീ സ്വാധീനമാക്കുക(നിനക്ക് കഴിയുക)യേ ഇല്ല لَهُ = അവന് വേണ്ടി مِنَ اللَّهِ = അല്ലാഹുവില്‍ നിന്ന് شَيْئًا = യാതൊന്നും, ഒരു കാര്യത്തിനും أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ = യാതൊരുവരത്രെ لَمْ يُرِدِ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിട്ടില്ല أَن يُطَهِّرَ = അവന്‍ ശുദ്ധിയാക്കുവാന്‍ قُلُوبَهُمْ = അവരുടെഹൃദയങ്ങളെ لَهُمْ = അവര്‍ക്കുണ്ട് فِي الدُّنْيَا = ഇഹത്തില്‍ خِزْيٌ = അപമാനം, എളിമ وَلَهُمْ = അവര്‍ക്കുണ്ട് താനും فِي الْآخِرَةِ = പരലോകത്തില്‍ عَذَابٌ = ശിക്ഷ عَظِيمٌ = വമ്പിച്ച ഹേ, റസൂലേ, അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതികൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതിരുന്നുകൊള്ളട്ടെ, (അതെ) തങ്ങളുടെ വായകള്‍കൊണ്ട് "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് പറയുകയും, തങ്ങളുടെ ഹൃദയങ്ങള്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവരില്‍നിന്നും; യഹൂദരായിട്ടുള്ളവരില്‍നിന്നും (അവിശ്വാസത്തില്‍ പതിക്കുവാന്‍ ധൃതികൂട്ടുന്നവര്‍). വ്യാജത്തിലേക്ക് ചെവി കൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിന്‍റെ അടുക്കല്‍ വന്നിട്ടില്ലാത്ത വേറെ ചില ജനങ്ങളിലേക്ക് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! വാക്കുകളെ അതിന്‍റെ സ്ഥാന(നിര്‍ണയ)ങ്ങള്‍ക്ക് ശേഷം അവര്‍മാറ്റം വരുത്തുന്നു. അവര്‍ പറയുന്നു: "നിങ്ങള്‍ക്ക് ഇത് [ഈ മാറ്റം വരുത്തിയത്] നല്‍കപ്പെട്ടെങ്കില്‍ നിങ്ങളത് സ്വീകരിച്ചുകൊള്ളുവിന്‍; ഇത് നല്‍കെപ്പട്ടില്ലെങ്കില്‍ നിങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക. ഏതൊരുവനെ അല്ലാഹു പരീക്ഷണത്തിന് ഉദ്ദേശിക്കുന്നുവോ, അവന് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും (തന്നെ) നീ സ്വാധീനമാക്കുകയില്ല തന്നെ. അക്കൂട്ടര്‍-അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തവരത്രെ. അവര്‍ക്ക് ഇഹത്തില്‍ അപമാനമുണ്ടായിരിക്കും. അവര്‍ക്ക് പരലോകത്തില്‍ വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും. سَمَّـٰعُونَ لِلْكَذِبِ أَكَّـٰلُونَ لِلسُّحْتِ ۚ فَإِن جَآءُوكَ فَٱحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِن تُعْرِضْ عَنْهُمْ فَلَن يَضُرُّوكَ شَيْـًٔا ۖ وَإِنْ حَكَمْتَ فَٱحْكُم بَيْنَهُم بِٱلْقِسْطِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ﴿٤٥﴾ share لِلْكَذِبِ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി سَمَّاعُونَ = വ്യാജത്തിന്, വ്യാജത്തിനു വേണ്ടി أَكَّالُونَ = തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍ لِلسُّحْتِ = ഹറാമിനെ, നിഷിദ്ധത്തെ فَإِن جَاءُوكَ = എന്നാലവര്‍ നിന്‍റെ അടുക്കല്‍ വന്നെങ്കില്‍ فَاحْكُم = എന്നാല്‍ നീ വിധിക്കുക بَيْنَهُمْ = അവര്‍ക്കിടയില്‍ أَوْ أَعْرِضْ = അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ = അവരില്‍ നിന്ന്, അവരെപ്പറ്റി وَإِن تُعْرِضْ = നീ തിരിഞ്ഞുകളയുന്ന പക്ഷം عَنْهُمْ = അവരില്‍ നിന്ന് فَلَن يَضُرُّوكَ = അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ شَيْئًا = യാതൊന്നും وَإِنْ حَكَمْتَ = നീ വിധിച്ചുവെങ്കിലോ فَاحْكُم بَيْنَهُم = എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക بِالْقِسْطِ = നീതി മുറയനുസരിച്ച്, നീതികൊണ്ട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُقْسِطِينَ = നീതിമുറ പാലിക്കുന്നവരെ വ്യാജത്തിന് ചെവികൊടുത്തുകൊണ്ടിരിക്കുന്നവര്‍! നിഷിദ്ധ (ധന)ത്തെ തിന്നുകൊണ്ടിരിക്കുന്നവര്‍! എന്നാല്‍, അവര്‍ നിന്‍റെ അടുക്കല്‍വരുന്ന പക്ഷം, നീ അവര്‍ക്കിടയില്‍വിധിച്ചു കൊള്ളുക , അല്ലെങ്കില്‍ അവരില്‍നിന്ന് തിരിഞ്ഞു കളയുക, നീ അവരില്‍ നിന്ന്തിരിഞ്ഞു കളയുന്ന പക്ഷം, അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതേയല്ല. നീ വിധിക്കുകയാണെങ്കിലോ, നീതി മുറയനുസരിച്ചു അവര്‍ക്കിടയില്‍നീ വിധിക്കുകയും ചെയ്യുക. നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്. وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ ٱلتَّوْرَىٰةُ فِيهَا حُكْمُ ٱللَّهِ ثُمَّ يَتَوَلَّوْنَ مِنۢ بَعْدِ ذَٰلِكَ ۚ وَمَآ أُو۟لَـٰٓئِكَ بِٱلْمُؤْمِنِينَ﴿٤٦﴾ share وَكَيْفَ = എങ്ങിനെ يُحَكِّمُونَكَ = നിന്നെ അവര്‍ വിധികര്‍ത്താവാക്കും وَعِندَهُمُ = അവരുടെപക്കലിരിക്കെ, അവരുടെ അടുക്കലുണ്ടല്ലോ التَّوْرَاةُ = തൗറാത്ത് فِيهَا = അതിലുണ്ട് حُكْمُ اللَّهِ = അല്ലാഹുവിന്‍റെ വിധി ثُمَّ يَتَوَلَّوْنَ = പിന്നെ അവര്‍ തിരിഞ്ഞു പോകുന്നു مِن بَعْدِ ذَٰلِكَ = അതിനു ശേഷം وَمَا أُولَٰئِكَ = അക്കൂട്ടരല്ല بِالْمُؤْمِنِينَ = വിശ്വാസികള്‍ നിന്നെ എങ്ങിനെ അവര്‍വിധികര്‍ത്താവാക്കും- അവരുടെ പക്കല്‍ തൗറാത്തുണ്ടായിരിക്കെ?! (അതെ) അല്ലാഹുവിന്‍റെ വിധി അതിലുണ്ട്; പിന്നെ(യും) അതിനു ശേഷം അവര്‍ തിരിഞ്ഞു പോകുന്നു (എന്നിരിക്കെ)!അക്കൂട്ടര്‍, വിശ്വാസികളേ അല്ല. തഫ്സീർ : 44-46 View إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسْلَمُوا۟ لِلَّذِينَ هَادُوا۟ وَٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ بِمَا ٱسْتُحْفِظُوا۟ مِن كِتَـٰبِ ٱللَّهِ وَكَانُوا۟ عَلَيْهِ شُهَدَآءَ ۚ فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ﴿٤٧﴾ share إِنَّا أَنزَلْنَا = നിശ്ചയമായും നാം അവതരിപ്പിച്ചു التَّوْرَاةَ = തൗറാത്തിനെ فِيهَا هُدًى = അതിലുണ്ട് മാര്‍ഗദര്‍ശനം وَنُورٌ = പ്രകാശവും يَحْكُمُ بِهَا = അതുകൊണ്ട് (അതുപ്രകാരം) വിധിച്ചിരുന്നു النَّبِيُّونَ = നബി (പ്രവാചകന്‍)മാര്‍ الَّذِينَ أَسْلَمُوا = ഇസ്‌ലാം അംഗീകരിച്ച (കീഴൊതുങ്ങിയ) വരായ لِلَّذِينَ هَادُوا = യഹൂദികളായവര്‍ക്ക് وَالرَّبَّانِيُّونَ = റബ്ബാനീകളും (പുണ്യവാന്മാരും, മതനേതാക്കളും) وَالْأَحْبَارُ = പണ്ഡിതന്മാരും بِمَا اسْتُحْفِظُوا = അവര്‍ സൂക്ഷിക്കു(കാക്കു)വാന്‍ ഏല്‍പിക്കപ്പെട്ടിരിക്കകൊണ്ട് مِن كِتَابِ اللَّهِ = അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും, ഗ്രന്ഥത്തെ സംബന്ധിച്ചു وَكَانُوا = അവര്‍ ആയിരിക്കുകയും عَلَيْهِ = അതിന്, അതിന്‍റെ മേല്‍ شُهَدَاءَ = സാക്ഷികള്‍ فَلَا تَخْشَوُا = അതിനാല്‍ നിങ്ങള്‍ പേടിക്കേണ്ട النَّاسَ = മനുഷ്യരെ وَاخْشَوْنِ = എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്‌വിന്‍ وَلَا تَشْتَرُوا = നിങ്ങള്‍ വാങ്ങുകയും അരുത് بِآيَاتِي = എന്‍റെ ആയത്തുകള്‍ക്ക് ثَمَنًا قَلِيلًا = അല്‍പ(തുച്ഛ)വില وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതുകൊണ്ട്, അവതരിപ്പിച്ച പ്രകാരം فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الْكَافِرُونَ = അവിശ്വാസികള്‍, നന്ദികെട്ടവര്‍ നിശ്ചയമായും, നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു; അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഇസ്‌ലാമിനെ അംഗീകരിച്ചു) കീഴൊതുങ്ങിയവരായ പ്രവാചകന്മാര്‍ യഹൂദരായുള്ളവര്‍ക്ക് അത് പ്രകാരം വിധിച്ചുകൊടുത്തിരുന്നു: "റബ്ബാനീ" കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും (വിധിച്ചു കൊടുത്തിരുന്നു); (അതെ) അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ സംബന്ധിച്ച് അവരോടു കാത്തു സൂക്ഷിക്കുവാന്‍ ഏല്‍പിക്കപ്പെട്ടതും, അതിന് അവര്‍ സാക്ഷ്യം വഹിക്കുന്നവരായിരുന്നതും നിമിത്തം. [അതു കൊണ്ടാണ് അവര്‍ അതു പ്രകാരം വിധിച്ചിരുന്നത്] ആകയാല്‍, നിങ്ങള്‍ മനുഷ്യരെ പേടിക്കരുത്; എന്നെ നിങ്ങള്‍ പേടിക്കുകയും ചെയ്യണം; എന്‍റെ "ആയത്തു " [ലക്ഷ്യം]കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം വിധിക്കുന്നില്ലയോ, അക്കൂട്ടര്‍തന്നെയാണ് അവിശ്വാസികള്‍. തഫ്സീർ : 47-47 View وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٤٨﴾ share وَكَتَبْنَا = നാം രേഖപ്പെടുത്തുക (നിയമമാക്കുക)യും ചെയ്തു عَلَيْهِمْ = അവരുടെമേല്‍ فِيهَا = അതില്‍ أَنَّ النَّفْسَ = ആള്‍ (ജീവന്‍-ആത്മാവ്-ദേഹം) بِالنَّفْسِ = ആള്‍ക്ക് പകരം എന്ന് وَالْعَيْنَ = കണ്ണും بِالْعَيْنِ = കണ്ണിനു (പകരം) وَالْأَنفَ = മൂക്കും بِالْأَنفِ = മൂക്കിനു (പകരം) وَالْأُذُنَ = ചെവിയും, കാതും بِالْأُذُنِ = ചെവിക്കു, കാതിനു (പകരം) وَالسِّنَّ = പല്ലും بِالسِّنِّ = പല്ലിനു (പകരം) وَالْجُرُوحَ = മുറിവുകളും قِصَاصٌ = പ്രതികാര നടപടിയാകുന്നു (എന്ന്) فَمَن = എന്നാല്‍ (എനി) ആര്‍, ആരെങ്കിലും تَصَدَّقَ = ദാനധര്‍മമാക്കി (വിട്ടുകൊടുത്തു) എന്നാല്‍ بِهِ = അതിനെ فَهُوَ = എന്നാലത് كَفَّارَةٌ = പ്രാശ്ചിത്തമാണ്, പൊറുപ്പിക്കുന്നതാണ് لَّهُ = അവന് وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ = അക്രമികള്‍ അവരുടെ [യഹൂദന്മാരുടെ മേല്‍ അതില്‍ [തൗറാത്തില്‍] നാം നിയമമാക്കുകയും ചെയ്തിരിക്കുന്നു: ആള്‍ക്ക് ആളും [ജീവനു ജീവനും], കണ്ണിനു കണ്ണും, മൂക്കിനു മൂക്കും, ചെവിക്കു ചെവിയും, പല്ലിനു പല്ലും മുറിവു(കള്‍ക്കു മുറിവു)കളും പ്രതികാര നടപടിയാ കുന്നുവെന്ന്. എന്നാല്‍ ആരെങ്കിലും അതിനെ [പ്രതികാര നടപടിയെ] ധര്‍മമാക്കി (മാപ്പാക്കി)യാല്‍ അതവനു പ്രായശ്ചിത്തമായിരിക്കും. ആര്‍ അല്ലാഹു അവതരിപ്പിച്ചതു പ്രകാരം വിധിക്കുന്നില്ലയോ അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍. തഫ്സീർ : 48-48 View وَقَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَـٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ﴿٤٩﴾ share وَقَفَّيْنَا = നാം തുടര്‍ത്തുക (തുടര്‍ന്നയക്കുക)യും ചെയ്തു عَلَىٰ آثَارِهِم = അവരുടെ (കാല്‍) പാടുകളിലായി, പിറകില്‍ ! بِعِيسَى = ഈസായെ, ഈസായെക്കൊണ്ട് ابْنِ مَرْيَمَ = മര്‍യമിന്‍റെ മകന്‍ مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = തന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന, തൗറാത്തില്‍ നിന്നും وَآتَيْنَاهُ = അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ = ഇന്‍ജീല്‍ فِيهِ = അതിലുണ്ടായിക്കൊണ്ട് هُدًى = മാര്‍ഗദര്‍ശനം, നേര്‍വഴി وَنُورٌ = പ്രകാശവും وَمُصَدِّقًا = സത്യപ്പെടുത്തുന്നതായും لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന وَهُدًى = മാര്‍ഗദര്‍ശനമായും, മാര്‍ഗദര്‍ശനമായിക്കൊണ്ടും وَمَوْعِظَةً = സദുപദേശവും لِّلْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് (മേല്‍പറഞ്ഞ) അവരുടെ (കാല്‍) പാടുകളിലായി നാം മര്‍യമിന്‍റെ മകന്‍ ഈസായെ തുടര്‍ന്നയക്കുകയും ചെയ്തു; തന്‍റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ (ശരിവെച്ചു) സത്യപ്പെടുത്തുന്നവനായിക്കൊണ്ട്. അദ്ദേഹത്തിനു നാം "ഇന്‍ജീല്‍" നല്‍കുകയും ചെയ്തു; അതില്‍ മാര്‍ഗദര്‍ശനവും, പ്രകാശവും ഉണ്ടായിക്കൊണ്ടും, അതിന്‍റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടും; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സദുപദേശവുമായിക്കൊണ്ടും. وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ﴿٥٠﴾ share وَلْيَحْكُمْ = വിധിച്ചുകൊള്ളട്ടെ أَهْلُ الْإِنجِيلِ = ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فِيهِ = അതില്‍ وَمَن لَّمْ يَحْكُم = ആര്‍ വിധിച്ചില്ലയോ, വല്ലവരും വിധിക്കാതിരുന്നാല്‍ بِمَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ച പ്രകാരം, ഇറക്കിയതുകൊണ്ട് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍തന്നെ هُمُ الْفَاسِقُونَ = തോന്നിയവാസികള്‍, ധിക്കാരികള്‍ ഇന്‍ജീലിന്‍റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരവും വിധിച്ചുകൊള്ളട്ടെ. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍തന്നെയാണ് തോന്നിയവാസികള്‍. തഫ്സീർ : 49-50 View وَأَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَـٰبِ وَمُهَيْمِنًا عَلَيْهِ ۖ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةً وَٰحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ﴿٥١﴾ share وَأَنزَلْنَا = നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു إِلَيْكَ = നിന്നിലേക്ക്, നിനക്ക് الْكِتَابَ = (വേദ) ഗ്രന്ഥം بِالْحَقِّ = യഥാര്‍ത്ഥ പ്രകാരം مُصَدِّقًا = സത്യപ്പെടുത്തിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ = അതിന്‍റെ മുമ്പിലുള്ളതിനെ مِنَ الْكِتَابِ = (വേദ) ഗ്രന്ഥമാകുന്ന, ഗ്രന്ഥത്തില്‍ നിന്നും وَمُهَيْمِنًا = മേല്‍നോട്ടം ചെയ്യുന്നതായും, മേലന്വേഷണം വഹിച്ചുകൊണ്ടും, കാവല്‍ക്കാരനായും عَلَيْهِ = അതിന്‍റെ മേല്‍, അതില്‍ فَاحْكُم = അതിനാല്‍ നീ വിധിച്ചുകൊള്ളുക بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതുകൊണ്ട് (പ്രകാരം) اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുക(തുടരുക)യും ചെയ്യരുത് أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ عَمَّا جَاءَكَ = നിനക്ക് വന്നതിനെ വിട്ട് مِنَ الْحَقِّ = യഥാര്‍ത്ഥമാകുന്ന, യഥാര്‍ത്ഥത്തില്‍ നിന്ന് لِكُلٍّ = എല്ലാവര്‍ക്കും (തന്നെ) جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مِنكُمْ = നിങ്ങളില്‍ നിന്ന് شِرْعَةً = ഒരു (ഓരോ) നടപടിക്രമം, നിയമമാര്‍ഗം وَمِنْهَاجًا = ഒരു (ഓരോ) തുറന്ന മാര്‍ഗവും, പ്രത്യക്ഷ വഴിയും وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلَكُمْ = നിങ്ങളെ അവന്‍ ആക്കുക തന്നെ ചെയ്യുമായിരുന്നു أُمَّةً وَاحِدَةً = ഏക (ഒരേ) സമുദായം وَلَٰكِن = എങ്കിലും لِّيَبْلُوَكُمْ = നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയാകുന്നു فِي مَا آتَاكُمْ = നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ فَاسْتَبِقُوا = അതിനാല്‍ നിങ്ങള്‍ മുന്‍കടന്നുവരുവിന്‍, മുന്‍കടക്കുവാന്‍ ശ്രമിക്കുവിന്‍ الْخَيْرَاتِ = നല്ലവക്ക്, നല്ല കാര്യങ്ങളിലേക്ക് إِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം, മടങ്ങുന്ന സ്ഥാനം, മടങ്ങിവരവ് جَمِيعًا = മുഴുവനും, എല്ലാവരുടെയും فَيُنَبِّئُكُم = അപ്പോഴവന്‍ നിങ്ങളെ ബോധ്യെ പ്പടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ = അതില്‍ تَخْتَلِفُونَ = നിങ്ങള്‍ ഭിന്നാഭിപ്രായത്തിലായിരിക്കും, വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും (നബിയേ) നിനക്കും നാം യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം അവ തരിപ്പിച്ചു തന്നിരിക്കുന്നു; അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ (ശരിവെച്ചു) സത്യപ്പെടുത്തുന്നതായിക്കൊണ്ടും, അതില്‍ മേല്‍നോട്ടം ചെയ്യുന്നതായിക്കൊണ്ടും. ആകയാല്‍, അല്ലാഹു അവതരിപ്പിച്ചത് പ്രകാരം അവര്‍ക്കിടയില്‍ നീ വിധിച്ചുകൊള്ളുക. നിനക്ക് വന്നിട്ടുള്ള യഥാര്‍ത്ഥത്തെ വിട്ടു അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്. നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ(യെല്ലാം) അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്യുമായിരുന്നു എങ്കിലും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുളളതില്‍ നിങ്ങളെ പരീ ക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അങ്ങിനെ ചെയ്യാതിരുന്നത്). അതി നാല്‍, നല്ല കാര്യങ്ങള്‍ക്ക് (മത്സര പൂര്‍വ്വം) മുന്‍ കടന്നു വരുവിന്‍! അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടങ്ങിവരവ്. അപ്പോള്‍, നിങ്ങള്‍ (തമ്മില്‍) ഏതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. തഫ്സീർ : 51-51 View وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ لَفَـٰسِقُونَ﴿٥٢﴾ share وَأَنِ احْكُم = നീ വിധിക്കണമെന്നും بَيْنَهُم = അവര്‍ക്കിടയില്‍ بِمَا أَنزَلَ = അവതരിപ്പിച്ചതു പ്രകാരം اللَّهُ = അല്ലാഹു وَلَا تَتَّبِعْ = നീ പിന്‍പറ്റുകയും ചെയ്യരുത്(എന്നും) أَهْوَاءَهُمْ = അവരുടെ ഇച്ഛകളെ وَاحْذَرْهُمْ = അവരെ നീ കരുതി (കാത്തു-ശ്രദ്ധിച്ചു-ജാഗ്രതയോടെ)യിരിക്കുകയും ചെയ്യുക أَن يَفْتِنُوكَ = അവര്‍ നിന്നെ കുഴപ്പത്തിലാക്കുന്ന (തെറ്റിച്ചു കളയുന്ന)തിനെക്കുറിച്ച് عَن بَعْضِ = ചിലതിനെ വിട്ട്, ചിലരില്‍ നിന്ന് مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിലെ إِلَيْكَ = നിനക്ക്, നിന്നിലേക്ക് فَإِن تَوَلَّوْا = എനി അവര്‍ തിരിഞ്ഞു പോകുന്ന പക്ഷം فَاعْلَمْ = അപ്പോള്‍ നീ അറിയുക أَنَّمَا يُرِيدُ = ഉദ്ദേശിക്കുക തന്നെയാണെന്ന് اللَّهُ = അല്ലാഹു أَن يُصِيبَهُم = അവര്‍ക്ക് (അവരെ) ബാധിപ്പിക്കുവാന്‍, വിപത്തു വരുത്തുവാന്‍ بِبَعْضِ = ചിലത് നിമിത്തം ذُنُوبِهِمْ = അവരുടെ പാപങ്ങളിലെ وَإِنَّ كَثِيرًا = നിശ്ചയമായും വളരെ (ആളുകള്‍) مِّنَ النَّاسِ = മനുഷ്യരില്‍ നിന്ന് لَفَاسِقُونَ = തോന്നിയവാസികള്‍ തന്നെ അല്ലാഹു അവതരിപ്പിച്ചതു പ്രകാരം അവര്‍ക്കിടയില്‍ നീ വിധി ക്കണം, അവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത് എന്നും (നാം കല്‍പിച്ചിരിക്കുന്നു). അല്ലാഹു നിനക്ക് അവതരിപ്പിച്ചിട്ടുള്ള ചിലതില്‍ നിന്ന് അവര്‍ നിന്നെ കുഴപ്പത്തിലാ(ക്കി തെറ്റി) ക്കുന്നതിനെക്കുറിച്ചു നീ കാത്തുകൊള്ളുകയും ചെയ്യുക. എനി , അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നീ അറിഞ്ഞുകൊള്ളുക: അവരുടെ ചില പാപങ്ങള്‍ നിമിത്തം അവര്‍ക്ക് (ആപത്തു) ബാധിപ്പിക്കുവാന്‍ തന്നെ അല്ലാഹു ഉദ്ദേശിക്കുന്നുവെന്ന്. നിശ്ചയമായും, മനുഷ്യരില്‍ നിന്ന് വളരെ ആളുകളും തോന്നിയവാസികള്‍ തന്നെയാണ്. أَفَحُكْمَ ٱلْجَـٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ﴿٥٣﴾ share أَفَحُكْمَ = അപ്പോള്‍ വിധിയെയോ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ, അജ്ഞാനകാലത്തെ يَبْغُونَ = അവര്‍ തേടുന്നു, അന്വേഷിക്കുന്നു وَمَنْ أَحْسَنُ = അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്) مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ حُكْمًا = വിധിയാല്‍, വിധി لِّقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കുأَفَحُكْمَ = അപ്പോള്‍ വിധിയെയോ الْجَاهِلِيَّةِ = ജാഹിലിയ്യത്തിന്‍റെ, അജ്ഞാനകാലത്തെ يَبْغُونَ = അവര്‍ തേടുന്നു, അന്വേഷിക്കുന്നു وَمَنْ أَحْسَنُ = അധികം നല്ലവന്‍ ആരുണ്ട്, (ആരാണ്) مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ حُكْمًا = വിധിയാല്‍, വിധി لِّقَوْمٍ = ഒരു ജനതക്ക് يُوقِنُونَ = ഉറപ്പിക്കുന്ന, ഉറച്ചു വിശ്വസിക്കുന്ന അപ്പോള്‍, "ജാഹിലിയ്യത്തി"ന്‍റെ [അജ്ഞാന കാലത്തിലെ] വിധിയാണോ അവര്‍ തേടുന്നത്?! ഉറപ്പി(ച്ചു വിശ്വസി)ക്കുന്ന ജനങ്ങള്‍ക്ക് അല്ലാഹുവിനെക്കാള്‍ വിധി നന്നായുള്ളവന്‍ (വേറെ) ആരുണ്ട്?! തഫ്സീർ : 52-53 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٥٤﴾ share يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കരുത്, സ്വീകരി ക്കരുത് الْيَهُودَ = യഹൂദികളെ وَالنَّصَارَىٰ = നസ്വ്‌റാനി (ക്രിസ്ത്യാനി)കളെയും أَوْلِيَاءَ = മിത്രങ്ങള്‍, ബന്ധുക്കള്‍, ഉടയവര്‍, സഹായികള്‍, കൈകാര്യക്കാര്‍ بَعْضُهُمْ = അവരില്‍ ചിലര്‍ أَوْلِيَاءُ = മിത്രങ്ങളാകുന്നു, ബന്ധുക്കളാകുന്നു بَعْضٍ = ചിലരുടെ وَمَن = ആരെങ്കിലും يَتَوَلَّهُم = അവരോട് മൈത്രിസ്ഥാപിച്ചാല്‍, അവരെ ബന്ധുവാക്കിയാല്‍ مِّنكُمْ = നിങ്ങളില്‍ നിന്ന് فَإِنَّهُ = എന്നാല്‍ നിശ്ചയമായും അവന്‍ مِنْهُمْ = അവരില്‍ പെട്ടവനാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ ഹേ, വിശ്വസിച്ചവരേ, യഹൂദികളെയും നസ്വ്‌റാനി [ക്രിസ്ത്യാനി]കളെയും നിങ്ങള്‍ ബന്ധു മിത്രങ്ങളാക്കി (അഥവാ സഹായികളാക്കി) വെക്കരുത്. അവരില്‍ ചിലര്‍ ചിലരുടെ [തമ്മ തമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. നിങ്ങളില്‍നിന്ന് ആരെങ്കിലും അവരോടു മൈത്രി സ്ഥാപിക്കുന്ന പക്ഷം, നിശ്ചയമായും അവന്‍, അവരില്‍ പെട്ടവനായിരിക്കും. നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല. فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَـٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌ ۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَـٰدِمِينَ﴿٥٥﴾ share فَتَرَى = എന്നാല്‍ നീ കാണും, നിനക്ക് കാണാം الَّذِينَ = യാതൊരുവരെ فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ = ഒരു രോഗം, വല്ല രോഗവും يُسَارِعُونَ = അവര്‍ ധൃതികൂട്ടുന്നതായി فِيهِمْ = അവരില്‍ يَقُولُونَ = അവര്‍ പറയുന്നു, പറഞ്ഞുകൊണ്ട് نَخْشَىٰ = ഞങ്ങള്‍ ഭയപ്പെടുന്നു أَن تُصِيبَنَا = ഞങ്ങളെ ബാധിക്കുമെന്ന് دَائِرَةٌ = വല്ല അത്യാഹിതവും فَعَسَى اللَّهُ = എന്നാല്‍ അല്ലാഹു ആയേക്കാം أَن يَأْتِيَ = വരുക, വരുവാന്‍ بِالْفَتْحِ = വിജയം കൊണ്ട് أَوْ أَمْرٍ = അല്ലെങ്കില്‍ വല്ല കാര്യവും مِّنْ عِندِهِ = തന്‍റെ പക്കല്‍ നിന്ന് فَيُصْبِحُوا = അങ്ങനെ അവരായിത്തീരും, ആയിരിക്കുക عَلَىٰ مَا أَسَرُّوا = അവര്‍ രഹസ്യമാക്കി വെച്ചതിനെപ്പറ്റി فِي أَنفُسِهِمْ = അവരുടെ സ്വന്തങ്ങളില്‍, മനസ്സുകളില്‍ نَادِمِينَ = ഖേദിക്കുന്നവര്‍, ഖേദക്കാര്‍ എന്നാല്‍, ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ അവരില്‍ [അവരുമായി മൈത്രി സ്ഥാപിക്കുന്നതില്‍] ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന തായി നിനക്കു കാണാം. അവര്‍ പറയുന്നു: "ഞങ്ങള്‍ക്ക് വല്ല അത്യാഹിതവും ബാധിക്കുന്നതിനെ ഞങ്ങള്‍ ഭയപ്പെടുന്നു" . എന്നാല്‍ അല്ലാഹു വിജയത്തെ, അല്ലെങ്കില്‍ തന്‍റെ പക്കല്‍നിന്നുള്ള (മറ്റു) വല്ല കാര്യത്തെയും കൊണ്ടു വരുമാറായേക്കാം; അങ്ങനെ, അവര്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെക്കുറിച്ച് അവര്‍ "ഖേദക്കാരായിത്തീര്‍ന്നേക്കും. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ]. وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَـٰلُهُمْ فَأَصْبَحُوا۟ خَـٰسِرِينَ﴿٥٦﴾ share وَيَقُولُ = പറയുകയും ചെയ്യും الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ أَهَٰؤُلَاءِ = ഇക്കൂട്ടരോ الَّذِينَ = യാതൊരു കൂട്ടര്‍ أَقْسَمُوا = അവര്‍ സത്യം ചെയ്തു (ഉറപ്പിച്ചു) بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്, അല്ലാഹുവില്‍ جَهْدَ = കഴിവത് (ഞെരുങ്ങിയത്-അദ്ധ്വാനം) أَيْمَانِهِمْ = തങ്ങളുടെ സത്യങ്ങളില്‍ [جَهْدَ أَيْمَانِهِمْ തങ്ങളുടെ കഴിവു പ്രകാരമുള്ള സത്യം] إِنَّهُمْ = നിശ്ചയമായും അവര്‍ لَمَعَكُمْ = നിങ്ങളുടെ കൂടെത്തന്നെ (എന്ന്) حَبِطَتْ = പൊളിഞ്ഞു (നിഷ്ഫലമായി) أَعْمَالُهُمْ = അവരുടെ പ്രവൃത്തികള്‍ فَأَصْبَحُوا = അങ്ങനെ അവരായിത്തീര്‍ന്നു خَاسِرِينَ = നഷ്ടപ്പെട്ടവര്‍ വിശ്വസിച്ചവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "തങ്ങള്‍ നിങ്ങ ളുടെ കൂടെത്തന്നെയാണ് എന്ന്. തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവില്‍ സത്യം ചെയ്തുറപ്പിച്ചവര്‍ ഇക്കൂട്ടരാണോ?! (അതെ) അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി; അങ്ങനെ അവര്‍ നഷ്ടക്കാരായിത്തീര്‍ന്നിരിക്കുകയാണ്. തഫ്സീർ : 54-56 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ﴿٥٧﴾ share يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ مَن يَرْتَدَّ = ആരെങ്കിലും മടങ്ങിക്കളഞ്ഞാല്‍, (ഭ്രഷ്ടായിപ്പോകുന്ന പക്ഷം) مِنكُمْ = നിങ്ങളില്‍ നിന്ന് عَن دِينِهِ = തന്‍റെ മതത്തെ വിട്ട് فَسَوْفَ = എന്നാല്‍ (അപ്പോള്‍) വഴിയെ يَأْتِي اللَّهُ = അല്ലാഹു വരും بِقَوْمٍ = ഒരു ജനതയെക്കൊണ്ട് يُحِبُّهُمْ = അവന്‍ അവരെ സ്‌നേഹിക്കും وَيُحِبُّونَهُ = അവര്‍ അവനെയും സ്‌നേഹിക്കും أَذِلَّةٍ = എളിയവരായ عَلَى الْمُؤْمِنِينَ = സത്യവിശ്വാസികളോട് أَعِزَّةٍ = പ്രതാപവാന്മാരായ, ഗൗരമുള്ളവര്‍ عَلَى الْكَافِرِينَ = അവിശ്വാസികളോട് يُجَاهِدُونَ = അവര്‍ സമരം ചെയ്യും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَخَافُونَ = അവര്‍ ഭയപ്പെടുകയില്ല لَوْمَةَ = ആക്ഷേപം, ആരോപണം لَائِمٍ = ഒരാക്ഷേപക്കാരന്‍റെയും ذَٰلِكَ = അത് فَضْلُ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹം (ദയവ്-ഔദാര്യം) ആകുന്നു يُؤْتِيهِ = അവന്‍ അത് നല്‍കുന്നു, നല്‍കും مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = (സര്‍വ്വ)ജ്ഞനാണ് ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതം വിട്ട് മടങ്ങിക്കളയുന്ന [മത ഭ്രംശം സ്വീകരിക്കുന്ന] പക്ഷം, അപ്പോള്‍, (അവന്‍ അറിഞ്ഞിരി ക്കട്ടെ:) വഴിയെ അല്ലാഹു ഒരു ജന തയെകൊണ്ടു വരും: അവന്‍ അവരെ സ്‌നേഹിക്കും, അവര്‍ അവനെയും സ്‌നേഹിക്കും: സത്യവിശ്വാസികളോട് എളിയവരും [വിനയമുള്ളവരും] അവിശ്വാസികളോട് പ്രതാപശാലികളും [ഗൗരമുള്ളവരും] ആയുള്ളവര്‍; അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യും; ഒരാക്ഷേപക്കാരന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയുമില്ല. [ഇങ്ങിനെയുള്ള ഒരു ജനതയെകൊണ്ടു വരും.] അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു. തഫ്സീർ : 57-57 View إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ﴿٥٨﴾ share إِنَّمَا = നിശ്ചയമായും തന്നെ (മാത്രം) وَلِيُّكُمُ = നിങ്ങളുടെ ബന്ധുമിത്രം(ങ്ങള്‍), സഹായകന്‍ (സഹായകര്‍) اللَّهُ = അല്ലാഹുവാകുന്നു وَرَسُولُهُ = അവന്‍റെ റസൂലും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും الَّذِينَ = യാതൊരുവരായ يُقِيمُونَ = അവര്‍ നിലനിര്‍ത്തും الصَّلَاةَ = നമസ്‌കാരം وَيُؤْتُونَ = അവര്‍ കൊടുക്കുകയും (ചെയ്യും-ചെയ്യുന്ന) الزَّكَاةَ = സകാത്ത് وَهُمْ = അവരാകട്ടെ, അവരായും കൊണ്ട് رَاكِعُونَ = കുമ്പിടുന്ന (ഭയഭക്തി അര്‍പ്പിക്കുന്ന)വരാണ് നിശ്ചയമായും, നിങ്ങളുടെ ബന്ധുമിത്രം അല്ലാഹുവും, അവന്‍റെ റസൂലും, വിശ്വസിച്ചവരും മാത്രമാകുന്നു; (അതെ) നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, (ഭയഭക്തിയര്‍പ്പിച്ചു) കുമ്പിടുന്നവരുമായിരിക്കും. [മറ്റാരും നിങ്ങള്‍ക്ക് ബന്ധുമിത്രങ്ങളല്ല.] وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَـٰلِبُونَ﴿٥٩﴾ share وَمَن يَتَوَلَّ = ആര്‍ (വല്ലവരും) മൈത്രി സ്ഥാപിച്ചാല്‍, ബന്ധുവാക്കിയാല്‍ اللَّهَ وَرَسُولَهُ = അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും وَالَّذِينَ آمَنُوا = വിശ്വസിച്ചവരെയും فَإِنَّ حِزْبَ اللَّهِ = എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്‍റെ കക്ഷി, സംഘം هُمُ = അവര്‍ (തന്നെ) الْغَالِبُونَ = ജയിച്ചടക്കുന്നവര്‍, വിജയികള്‍ ആര്‍ അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും, വിശ്വസിച്ച വരോടും മൈത്രി സ്ഥാപിക്കുന്നുവോ, എന്നാല്‍, (അറിയുക) നിശ്ചയ മായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍. തഫ്സീർ : 58-59 View يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلَّذِينَ ٱتَّخَذُوا۟ دِينَكُمْ هُزُوًا وَلَعِبًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ ۚ وَٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ﴿٦٠﴾ share يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കിവെക്ക(സ്വീകരിക്ക) രുത് الَّذِينَ اتَّخَذُوا = ആക്കിത്തീര്‍ത്തവരെ دِينَكُمْ = നിങ്ങളുടെ മതത്തെ هُزُوًا = പരിഹാസം وَلَعِبًا = കളിയും, വിളയാട്ടം مِّنَ الَّذِينَ = യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ = ഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ = നിങ്ങളുടെ മുമ്പ് وَالْكُفَّارَ = അവിശ്വാസികളെയും, നിഷേധികളെയും أَوْلِيَاءَ = ബന്ധുമിത്രങ്ങള്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‌വിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍ ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ട വരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും, (നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍. തഫ്സീർ : 60-60 View وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ﴿٦١﴾ share وَإِذَا نَادَيْتُمْ = നിങ്ങള്‍ വിളിച്ചാല്‍ إِلَى الصَّلَاةِ = നമസ്‌കാരത്തിലേക്ക് اتَّخَذُوهَا = അതിനെ അവര്‍ ആക്കും هُزُوًا = പരിഹാസം وَلَعِبًا = കളിയും ذَٰلِكَ = അത് بِأَنَّهُمْ قَوْمٌ = അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണ് لَّا يَعْقِلُونَ = ബുദ്ധികൊടുക്കാത്ത, ഗ്രഹിക്കാത്ത നിങ്ങള്‍ നമസ്‌കാരത്തിലേക്ക് (ബാങ്ക്) വിളിച്ചാല്‍, അവരതിനെ പരിഹാസവും, കളിയുമാക്കിത്തീര്‍ക്കുന്നു. അത്, അവര്‍ (ബുദ്ധികൊടുത്തു) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടത്രെ. തഫ്സീർ : 61-61 View قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ هَلْ تَنقِمُونَ مِنَّآ إِلَّآ أَنْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَـٰسِقُونَ﴿٦٢﴾ share قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ هَلْ تَنقِمُونَ = നിങ്ങള്‍ അധിക്ഷേപിക്കുന്നുവോ, കുറ്റപ്പെടുത്തുന്നോ مِنَّا = ഞങ്ങളെക്കുറിച്ച് إِلَّا أَنْ آمَنَّا = ഞങ്ങള്‍ വിശ്വസിച്ചുവെന്നതല്ലാതെ بِاللَّهِ = അല്ലാഹുവില്‍ وَمَا أُنزِلَ إِلَيْنَا = ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിലും مِن قَبْلُ = മുമ്പ് وَأَنَّ أَكْثَرَكُمْ = നിങ്ങളില്‍ അധികമാളുമാണെന്നതും فَاسِقُونَ = തോന്നിയവാസികള്‍, ധിക്കാരികള്‍ (നബിയേ) പറയുക: "വേദക്കാരേ, ഞങ്ങളെക്കുറിച്ചു നിങ്ങള്‍ (വല്ലതും) അധിക്ഷേപിക്കുന്നുവോ? ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിലും, മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിലും വിശ്വസിച്ചുവെന്നുള്ളതും, നിങ്ങളില്‍ അധികമാളും തോന്നിയവാസികളാണെന്നുള്ളതുമല്ലാതെ!" തഫ്സീർ : 62-62 View قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَ ۚ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ﴿٦٣﴾ share قُلْ = നീ പറയുക هَلْ أُنَبِّئُكُم = ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ, നിങ്ങളെ ബോധ്യപ്പെടുത്തെട്ടെയോ بِشَرٍّ = മോശമായവരെപ്പറ്റി مِّن ذَٰلِكَ = അതിനെക്കാള്‍ مَثُوبَةً = പ്രതിഫലം, പ്രതിഫലത്തില്‍ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ مَن = യാതൊരുവനാണ്, ആരോ ആകുന്നു لَّعَنَهُ اللَّهُ = അവനെ (അവരെ) അല്ലാഹു ശപിച്ചിരിക്കുന്നു وَغَضِبَ عَلَيْهِ = അവന്‍റെ (അവരുടെ) മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു وَجَعَلَ مِنْهُمُ = അവരില്‍ നിന്നും അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു الْقِرَدَةَ = കുരങ്ങുകളെ وَالْخَنَازِيرَ = പന്നികളെയും وَعَبَدَ = അവന്‍ (അവര്‍) ആരാധിക്കുകയും ചെയ്തിരിക്കുന്നു الطَّاغُوتَ = ദുര്‍മൂര്‍ത്തിയെ أُولَٰئِكَ = അക്കുട്ടര്‍ شَرٌّ = (കൂടുതല്‍-ഏറ്റം) മോശമാണ് مَّكَانًا = സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ = അധികം പിഴച്ചവരാണ് عَن سَوَاءِ السَّبِيلِ = ശരിയായ മാര്‍ഗം വിട്ട് നീ പറയുക: "അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ പ്രതിഫലം മോശമായവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ? യാതൊരുവരെ അല്ലാഹു ശപിക്കുകയും, അവരുടെ മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നുവോ അവരാണ് (അത്); (അതെ) അവരില്‍ നിന്നും (ചിലരെ) അവന്‍ കുരങ്ങുകളും പന്നികളു മാക്കുകയും ചെയ്തിരിക്കുന്നു; അവര്‍ "ത്വാഗൂത്തി"നെ (ദുര്‍മൂര്‍ത്തിയെ) ആരാധിക്കുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ളവര്‍). അക്കൂട്ടര്‍, (ഏറ്റം) സ്ഥാനം മോശമായവരും. ശരിയായ മാര്‍ഗം വിട്ട് ഏറ്റം പിഴച്ചുപോയവരുമാകുന്നു". തഫ്സീർ : 63-63 View وَإِذَا جَآءُوكُمْ قَالُوٓا۟ ءَامَنَّا وَقَد دَّخَلُوا۟ بِٱلْكُفْرِ وَهُمْ قَدْ خَرَجُوا۟ بِهِۦ ۚ وَٱللَّهُ أَعْلَمُ بِمَا كَانُوا۟ يَكْتُمُونَ﴿٦٤﴾ share وَإِذَا جَاءُوكُمْ = അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ قَالُوا = അവര്‍ പറയുന്നതാണ് آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَقَد دَّخَلُوا = അവര്‍ കടന്നുവന്നിട്ടുണ്ട് താനും بِالْكُفْرِ = അവിശ്വാസത്തോടെ وَهُمْ = അവരാകട്ടെ قَدْ خَرَجُوا = പുറത്തുപോകുകയും ചെയ്തിരിക്കുന്നു بِهِ = അതുകൊണ്ട്, അതുമായി, അതോടെ وَاللَّهُ = അല്ലാഹു أَعْلَمُ = ഏറ്റം (അധികം-വളരെ) അറിയുന്നവനാണ് بِمَا كَانُوا = അവര്‍ ആയിരുന്നതിനെപ്പറ്റി يَكْتُمُونَ = ഒളിച്ചു (മറച്ചു-മൂടി)വെക്കും അവര്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് അവര്‍ പറയുന്നതാണ്. (വാസ്തവമാകട്ടെ) അവിശ്വാസത്തോടെയത്രെ അവര്‍ കടന്നു വന്നിട്ടുള്ളത്; അവര്‍ അതുമായി (തന്നെ) പുറത്തു പോകുകയും ചെയ്തിരിക്കയാണ്. അല്ലാഹുവാകട്ടെ, അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. وَتَرَىٰ كَثِيرًا مِّنْهُمْ يُسَـٰرِعُونَ فِى ٱلْإِثْمِ وَٱلْعُدْوَٰنِ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَعْمَلُونَ﴿٦٥﴾ share وَتَرَىٰ = നീ കാണും, നിനക്കു കാണാം كَثِيرًا = പലരെയും, വളരെ ആളുകളെ مِّنْهُمْ = അവരില്‍ നിന്ന് يُسَارِعُونَ = അവര്‍ ധൃതി കൂട്ടുന്നതായി فِي الْإِثْمِ = കുറ്റത്തില്‍ (പാപത്തില്‍) وَالْعُدْوَانِ = അതിക്രമത്തിലും وَأَكْلِهِمُ = അവര്‍ തിന്നുന്നതിലും السُّحْتَ = ഹറാമിനെ, നിഷിദ്ധത്തെ لَبِئْسَ = വളരെ മേശം (ചീത്ത)തന്നെ مَا كَانُوا = അവരായിരുന്നത്, ആയിക്കൊണ്ടിരിക്കുന്നത് يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കും അവരില്‍ നിന്ന് പലരെയും കുറ്റത്തിലും, അതിക്രമത്തിലും, നിഷിദ്ധ (ധന)ത്തെ തിന്നുന്നതിലും അവര്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതായി നിനക്ക് കാണാവുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ! لَوْلَا يَنْهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ﴿٦٦﴾ share لَوْلَا = എന്തുകൊണ്ടില്ല, ആയിക്കൂടേ يَنْهَاهُمُ = അവരെ വിരോധിക്കുക الرَّبَّانِيُّونَ = റബ്ബാനികള്‍, പുണ്യപുരുഷന്മാര്‍ وَالْأَحْبَارُ = പണ്ഡിതന്മാരും, വേദശാസ്ത്രിമാരും عَن قَوْلِهِمُ = അവര്‍ പറയുന്നതിനെപ്പറ്റി الْإِثْمَ = പാപം وَأَكْلِهِمُ = അവര്‍ തിന്നുന്നതിനെയും السُّحْتَ = ഹറാം, നിഷിദ്ധം لَبِئْسَ = വളരെ മോശം തന്നെ مَا كَانُوا = അവരായിരുന്നത്, ആയി വരുന്നത് يَصْنَعُونَ = തൊഴിലാക്കുക, പ്രവര്‍ത്തിച്ചുണ്ടാക്കുക അവര്‍ കുറ്റമായത് പറയുന്നതിനെയും, അവര്‍ നിഷിദ്ധ (ധന)ത്തെ തിന്നുന്നതിനെയും സംബന്ധിച്ച് റബ്ബാനീ"കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും അവരെ എന്തുകൊണ്ട് വിരോധിക്കുന്നില്ല?! അവര്‍ പ്രവര്‍ത്തിച്ചു (തൊഴിലാക്കി) കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ! തഫ്സീർ : 64-66 View وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ﴿٦٧﴾ share وَقَالَتِ الْيَهُودُ = യഹൂദികള്‍ പറഞ്ഞു, പറയുന്നു يَدُ اللَّهِ = അല്ലാഹുവിന്‍റെ കൈ مَغْلُولَةٌ = ബന്ധിക്കപ്പെട്ടതാണ്, കൂടുക്കപ്പെട്ടതാണ് غُلَّتْ = ബന്ധിക്കപ്പെടട്ടെ, ബന്ധിക്കപ്പെട്ടിരിക്കുന്നു أَيْدِيهِمْ = അവരുടെ കൈകള്‍ وَلُعِنُوا = അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ, ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു بِمَا قَالُوا = അവര്‍ പറഞ്ഞതു നിമിത്തം بَلْ = പക്ഷേ, എന്നാല്‍ يَدَاهُ = അവന്‍റെ രണ്ടു കൈകള്‍ مَبْسُوطَتَانِ = വിരുത്ത(പരത്ത-നിവര്‍ത്ത)പ്പെട്ടതാണ് يُنفِقُ = അവന്‍ ചിലവഴിക്കും كَيْفَ يَشَاءُ = അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ), ഉദ്ദേശിക്കുന്ന പ്രകാരം وَلَيَزِيدَنَّ = അവന്‍ വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും كَثِيرًا مِّنْهُم = അവരില്‍ നിന്നു ധാരാളം പേര്‍ക്കും مَّا أُنزِلَ = അവതരിപ്പിക്കപ്പെട്ടത് إِلَيْكَ = നിനക്ക്, നിന്നിലേക്ക് مِن رَّبِّكَ = നിന്‍റെ റബ്ബില്‍ നിന്ന് طُغْيَانًا = അതിരു കവിച്ചല്‍, ധിക്കാരം وَكُفْرًا = അവിശ്വാസവും وَأَلْقَيْنَا = നാം ഇടുകയും (ഏര്‍പ്പെടുത്തുകയും) ചെയ്തിരിക്കുന്നു بَيْنَهُمُ = അവര്‍ക്കിടയില്‍ الْعَدَاوَةَ = ശത്രുത وَالْبَغْضَاءَ = വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ = ക്വിയാമത്തുനാള്‍ വരെ كُلَّمَا أَوْقَدُوا = അവര്‍ കത്തിക്കുമ്പോഴെല്ലാം نَارًا = തീ لِّلْحَرْبِ = യുദ്ധത്തിന്, പടക്ക് أَطْفَأَهَا = അതിനെ കെടുത്തുന്നതാണ് اللَّهُ = അല്ലാഹു وَيَسْعَوْنَ = അവര്‍ പരിശ്രമിക്കു(അദ്ധ്വാനിക്കു)കയും ചെയ്യുന്നു فِي الْأَرْضِ = ഭൂമിയില്‍ فَسَادًا = കുഴപ്പത്തിന്, നാശത്തിന് وَاللَّهُ = അല്ലാഹുവാകട്ടെ لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല الْمُفْسِدِينَ = കുഴപ്പം (നാശം) ഉണ്ടാക്കുന്നവരെ യഹൂദികള്‍ പറയുന്നു: "അല്ലാഹുവിന്‍റെ കൈ(കുടുക്കി) ബന്ധിക്കപ്പെട്ടതാണ്" എന്ന്! - അവരുടെ കൈകള്‍ (കുടുക്കി) ബന്ധിക്കപ്പെടട്ടെ! അവര്‍ (ആ) പറഞ്ഞത് നിമിത്തം അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ! (അഥവാ അവ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു). (അങ്ങനെയല്ല-) പക്ഷേ, അവന്‍റെ രണ്ടു കൈകളും (നീട്ടി) നിവര്‍ത്തപ്പെട്ടവയാകുന്നു; അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അതുപ്രകാരം) അവന്‍ ചിലവഴിക്കുന്നു. നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടിട്ടുള്ളത് അവരില്‍ വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അവര്‍ക്കിടയില്‍ ക്വിയാമത്ത് നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇട്ടിരിക്കുകയാണ്. യുദ്ധത്തിനുവേണ്ടി അവര്‍ വല്ല തീയും കത്തിക്കുമ്പോഴൊക്കെ അല്ലാഹു അതിനെ കെടുത്തിക്കളയുന്നു; ഭൂമിയില്‍ കുഴപ്പത്തിനായി അവര്‍ പരിശ്രമം നടത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുന്നുമില്ല. തഫ്സീർ : 67-67 View وَلَوْ أَنَّ أَهْلَ ٱلْكِتَـٰبِ ءَامَنُوا۟ وَٱتَّقَوْا۟ لَكَفَّرْنَا عَنْهُمْ سَيِّـَٔاتِهِمْ وَلَأَدْخَلْنَـٰهُمْ جَنَّـٰتِ ٱلنَّعِيمِ﴿٦٨﴾ share وَلَوْ أَنَّ = ആയിരുന്നെങ്കില്‍ أَهْلَ الْكِتَابِ = വേദക്കാര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَاتَّقَوْا = അവര്‍ സൂക്ഷിക്കുകയും ചെയ്തു لَكَفَّرْنَا = നാം മൂടിക്കളയുക(മറക്കുക) തന്നെ ചെയ്യുമായിരുന്നു عَنْهُمْ = അവര്‍ക്ക്, അവരില്‍ നിന്ന് سَيِّئَاتِهِمْ = അവരുടെ തിന്മകളെ وَلَأَدْخَلْنَاهُمْ = അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتِ = സ്വര്‍ഗങ്ങളില്‍ النَّعِيمِ = സുഖാനുഗ്രഹത്തിന്‍റെ വേദക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ക്ക് നാം അവരുടെ തിന്മകളെ മൂടി (മാപ്പാക്കി) ക്കൊടുക്കുകയും, സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍ അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യുമായിരുന്നു. وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ﴿٦٩﴾ share وَلَوْ أَنَّهُمْ أَقَامُوا = അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിനെയും إِلَيْهِم = അവരിലേക്ക് مِّن رَّبِّهِمْ = അവരുടെ റബ്ബിങ്കല്‍ നിന്ന് لَأَكَلُوا = അവര്‍ തിന്നുക തന്നെ ചെയ്യുമായിരുന്നു مِن فَوْقِهِمْ = അവരുടെ മീതെ (മുകള്‍ ഭാഗത്തു) നിന്ന് وَمِن تَحْتِ = താഴെ (അടിഭാഗത്തു)നിന്നും أَرْجُلِهِم = അവരുടെ കാലുകളുടെ مِّنْهُمْ = അവരില്‍ ഉണ്ട് أُمَّةٌ = ഒരു സമുദായം (സമൂഹം) مُّقْتَصِدَةٌ = മിതത്വം പാലിക്കുന്ന, മദ്ധ്യാവസ്ഥ സ്വീകരിക്കുന്ന وَكَثِيرٌ مِّنْهُمْ = അവരില്‍ വളരെ പേര്‍ سَاءَ = വളരെ ചീത്ത مَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് തൗറാത്തും, ഇന്‍ജീലും, അവരുടെ റബ്ബിങ്കല്‍ നിന്ന് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതും അവര്‍ നിലനിറുത്തിയിരുന്നുവെങ്കില്‍, അവരുടെ മുകള്‍ ഭാഗത്തു നിന്നും, അവരുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നും അവര്‍ തിന്നുക [അവര്‍ക്ക് ആഹാരം ലഭിക്കുക] തന്നെ ചെയ്യുമായിരുന്നു. അവരില്‍ മിതത്വം പാലിക്കുന്ന ഒരു സമൂഹം ഉണ്ട്. അവരില്‍ നിന്ന് വളരെ പേരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്ത! തഫ്സീർ : 68-69 View يَـٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ﴿٧٠﴾ share يَا أَيُّهَا الرَّسُولُ = ഹേ, റസൂലേ بَلِّغْ = നീ എത്തിക്കുക مَا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَإِن لَّمْ تَفْعَلْ = എന്നാല്‍ നീ ചെയ്തില്ലെങ്കില്‍ فَمَا بَلَّغْتَ = നീ എത്തിച്ചില്ല رِسَالَتَهُ = അവന്‍റെ ദൗത്യത്തെ وَاللَّهُ يَعْصِمُكَ = അല്ലാഹു നിന്നെ കാക്കും, രക്ഷിക്കും مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْكَافِرِينَ = അവിശ്വാസികളായ ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ എത്തിച്ചു കൊടുക്കുക [പ്രബോധനം ചെയ്യുക]. നീ (അത്) ചെയ്തില്ലെങ്കില്‍, അവന്‍റെ ദൗത്യം നീ എത്തിച്ചുകൊടുത്തില്ല. അല്ലാഹു മനുഷ്യരില്‍ നിന്ന് നിന്നെ കാത്തു രക്ഷിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു അവിശ്വാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല. തഫ്സീർ : 70-70 View قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿٧١﴾ share قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ لَسْتُمْ = നിങ്ങളല്ല عَلَىٰ شَيْءٍ = യാതൊന്നിലും, ഒരു കാര്യത്തിലും حَتَّىٰ تُقِيمُوا = നിങ്ങള്‍ നിലനിറുത്തുവോളം التَّوْرَاةَ = തൗറാത്തിനെ وَالْإِنجِيلَ = ഇന്‍ജീലിനെയും وَمَا أُنزِلَ إِلَيْكُم = നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതും مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَلَيَزِيدَنَّ = വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും كَثِيرًا مِّنْهُم = അവരില്‍ നിന്ന് വളരെ പേര്‍ക്കും مَّا أُنزِلَ إِلَيْكَ = നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍ നിന്ന് طُغْيَانًا = ധിക്കാരം, അതിക്രമം, അതിരുകവിയല്‍ وَكُفْرًا = അവിശ്വാസവും فَلَا تَأْسَ = അതിനാല്‍ നീ വ്യസനപ്പെടേണ്ടാ, സങ്കടപ്പെടരുത് عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ الْكَافِرِينَ = അവിശ്വാസികളായ (നബിയേ) പറയുക: "വേദക്കാരേ, നിങ്ങള്‍ യാതൊന്നിലും (തന്നെ) അല്ല, തൗറാത്തും, ഇന്‍ജീലും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നിങ്ങള്‍ നിലനിറുത്തുവോളം". നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് അവരില്‍ നിന്ന് വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതിനാല്‍, അവിശ്വാസികളായ (ആ) ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടേണ്ടാ. തഫ്സീർ : 71-71 View إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٧٢﴾ share إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَالَّذِينَ هَادُوا = യഹൂദരായവരും وَالصَّابِئُونَ = "സ്വാബിഉ"കളും وَالنَّصَارَىٰ = ക്രിസ്ത്യാനികളും مَنْ آمَنَ = ആര്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَعَمِلَ = പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا = സല്‍കര്‍മം فَلَا خَوْفٌ = എന്നാല്‍ ഭയമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനിക്കുന്നതുമല് നിശ്ചയമായും, വിശ്വസിച്ചവരും, യഹൂദരായവരും "സ്വാബിഉ" കളും ക്രിസ്ത്യാനികളും,- (ആരാവട്ടെ, അവരില്‍) ആര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, എന്നാല്‍ അവരുടെ മേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയുമില്ല. തഫ്സീർ : 72-72 View لَقَدْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًا ۖ كُلَّمَا جَآءَهُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًا كَذَّبُوا۟ وَفَرِيقًا يَقْتُلُونَ﴿٧٣﴾ share لَقَدْ أَخَذْنَا = തീര്‍ച്ചയായും നാം വാങ്ങി مِيثَاقَ = ഉറപ്പ്, കരാര്‍ بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളുടെ وَأَرْسَلْنَا = നാം അയക്കുകയും ചെയ്തു إِلَيْهِمْ = അവരിലേക്ക് رُسُلًا = റസൂലുകളെ كُلَّمَا جَاءَهُمْ = അവര്‍ക്ക് വരു(ചെല്ലു)മ്പോഴെല്ലാം رَسُولٌ = ഒരു റസൂല്‍ بِمَا لَا تَهْوَىٰ = ഇച്ഛിക്കാത്തതുമായി, ഇഷ്ടപ്പെടാത്തതും കൊണ്ട് أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) فَرِيقًا = ഒരു വിഭാഗത്തെ, സംഘത്തെ كَذَّبُوا = അവര്‍ വ്യാജമാക്കി, കളവാക്കുകയായി وَفَرِيقًا = ഒരു വിഭാഗത്തെ يَقْتُلُونَ = അവര്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു (ചെയ്തിരുന്നു) ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് [കരാര്‍] നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. അവരിലേക്ക് നാം റസൂലുകളെ അയക്കുകയും ചെയ്തു. അവരുടെ മനസ്സുകള്‍ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂല്‍ അവരില്‍ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവര്‍ വ്യാജമാക്കുകയായി, (വേറെ) ഒരു വിഭാഗത്തെ അവര്‍ കൊലപ്പെടു ത്തുകയും ചെയ്തിരുന്നു! وَحَسِبُوٓا۟ أَلَّا تَكُونَ فِتْنَةٌ فَعَمُوا۟ وَصَمُّوا۟ ثُمَّ تَابَ ٱللَّهُ عَلَيْهِمْ ثُمَّ عَمُوا۟ وَصَمُّوا۟ كَثِيرٌ مِّنْهُمْ ۚ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ﴿٧٤﴾ share وَحَسِبُوا = അവര്‍ കണക്കുകൂട്ടി, ധരിച്ചു, വിചാരിച്ചു أَلَّا تَكُونَ = ഉണ്ടാകുകയില്ലെന്ന് فِتْنَةٌ = പരീക്ഷണം, കുഴപ്പം فَعَمُوا = അങ്ങനെ അവര്‍ അന്ധരായി, അവര്‍ക്ക് അന്ധതയായി وَصَمُّوا = അവര്‍ ബധിരരുമായി, ബധിരത ബാധിച്ചു ثُمَّ تَابَ = പിന്നെ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ ثُمَّ عَمُوا = പിന്നീട് അവര്‍ അന്ധരായി وَصَمُّوا = അവര്‍ ബധിരരുമായി كَثِيرٌ مِّنْهُمْ = അവരില്‍ നിന്നു വളരെ (ആളുകള്‍) وَاللَّهُ = അല്ലാഹുവാകട്ടെ بَصِيرٌ = കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഒരു പരീക്ഷണവും (അഥവാ കുഴപ്പവും) ഉണ്ടാകുകയില്ലെന്ന് അവര്‍ കണക്കുകൂട്ടി; അങ്ങനെ, അവര്‍ അന്ധരാവുകയും, ബധിര രാവുകയും ചെയ്തു. പിന്നീട്, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. പിന്നെ (വീണ്ടും) അവര്‍-അവരില്‍ വളരെ ആളുകള്‍-അന്ധരും ബധിരരുമായി. അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനത്രെ. തഫ്സീർ : 73-74 View لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَـٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ﴿٧٥﴾ share لَقَدْ كَفَرَ = തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا = പറഞ്ഞവര്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു هُوَ = അവന്‍ തന്നെ الْمَسِيحُ ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ മസീഹ് وَقَالَ الْمَسِيحُ = മസീഹ് പറയുകയും ചെയ്തിരിക്കുന്നു, പറഞ്ഞിരിക്കുന്നു താനും يَا بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളേ اعْبُدُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ رَبِّي وَرَبَّكُمْ = എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായ إِنَّهُ = നിശ്ചയമായും അത് (കാര്യം) مَن يُشْرِكْ = ആര്‍ പങ്കുചേര്‍ക്കുന്നുവോ بِاللَّهِ = അല്ലാഹുവില്‍ فَقَدْ حَرَّمَ = എന്നാല്‍ തീര്‍ച്ചയായും നിഷിദ്ധമാക്കിയിരിക്കുന്നു اللَّهُ = അല്ലാഹു عَلَيْهِ = അവന്‍റെ മേല്‍ الْجَنَّةَ = സ്വര്‍ഗം وَمَأْوَاهُ = അവന്‍റെ പ്രാപ്യസ്ഥാനം, സങ്കേതം النَّارُ = നരക(വു)മാകുന്നു وَمَا لِلظَّالِمِينَ = അക്രമികള്‍ക്കില്ലതാനും مِنْ أَنصَارٍ = സഹായികളായിട്ട് (ആരും) "നിശ്ചയമായും, അല്ലാഹു തന്നെയാണ് മര്‍യമിന്‍റെ മകന്‍ മസീഹ്" എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. "ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ ആരാധിക്കണം" എന്ന് മസീഹ് പറയുകയും ചെയ്തിരിക്കുന്നു. [എന്നിട്ടും അവരത് പറഞ്ഞുണ്ടാക്കി,] നിശ്ചയമായും, കാര്യം: അല്ലാഹുവിനോട് ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍റെ പേരില്‍ അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു; അവന്‍റെ സങ്കേതം നരകവുമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും. لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّآ إِلَـٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ﴿٧٦﴾ share لَّقَدْ كَفَرَ = തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا = പറഞ്ഞവര്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു ثَالِثُ ثَلَاثَةٍ = മൂന്നില്‍ മൂന്നാമനാണ് (ഒരാളാണ്) وَمَا مِنْ إِلَٰهٍ = ഒരു ആരാധ്യനും ഇല്ല താനും إِلَّا إِلَٰهٌ وَاحِدٌ = ഒരേ ഒരാരാധ്യനല്ലാതെ وَإِن لَّمْ يَنتَهُوا = അവര്‍ വിരമിക്കു (ഒഴിവാകു) ന്നില്ലെങ്കില്‍ عَمَّا يَقُولُونَ = അവര്‍ പറയുന്നതില്‍ നിന്ന് لَيَمَسَّنَّ = നിശ്ചയമായും സ്പര്‍ശിക്കും, ബാധിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ مِنْهُمْ = അവരില്‍ നിന്ന് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ "നിശ്ചയമായും, അല്ലാഹു മൂന്നില്‍ [മൂന്ന് ദൈവങ്ങളില്‍] ഒരുവനാകുന്നു"വെന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കു ന്നു. ഒരേ ഒരു ആരാധ്യനല്ലാതെ (വേറെ) ഒരാരാധ്യനും ഇല്ല താനും, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ ബാധി ക്കുക തന്നെ ചെയ്യും. أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ﴿٧٧﴾ share أَفَلَا يَتُوبُونَ = അപ്പോള്‍ അവര്‍ പശ്ചാത്തപിക്കുന്നില്ലേ إِلَى اللَّهِ = അല്ലാഹുവിങ്ക ലേക്ക് وَيَسْتَغْفِرُونَهُ = അവനോട് അവര്‍ പാപമോചനം തേടുകയും وَاللَّهُ = അല്ലാഹുവാകട്ടെ غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ് അപ്പോള്‍, അവര്‍ അല്ലാഹുവിങ്കലേക്ക് (ഖേദിച്ചു) മടങ്ങുകയും, അവര്‍ക്ക് അവനോട് പാപമോചനം തേടുകയും ചെയ്തുകൂടേ? അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. തഫ്സീർ : 75-77 View مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَـٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ﴿٧٨﴾ share مَّا الْمَسِيحُ = മസീഹല്ല ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ إِلَّا رَسُولٌ = ഒരു റസൂല(ദൂതന) ല്ലാതെ قَدْ خَلَتْ = കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ = അദ്ദേഹത്തിന്‍റെ മുമ്പ് الرُّسُلُ = റസൂലുകള്‍, ദൂതന്മാര്‍ وَأُمُّهُ = അദ്ദേഹത്തിന്‍റെ മാതാവ്, ഉമ്മയാകട്ടെ صِدِّيقَةٌ = ഒരു സത്യസന്ധയാകുന്നു كَانَا = അവര്‍ രണ്ടാളുമായിരുന്നു يَأْكُلَانِ = തിന്നു(കഴിക്കു)മായിരുന്നു الطَّعَامَ = ഭക്ഷണം انظُرْ = നോക്കുക كَيْفَ = എങ്ങിനെ, എപ്രകാരമാണ് نُبَيِّنُ = നാം വിവരിച്ചു കൊടുക്കുന്നു, വ്യക്തമാക്കുന്നത് لَهُمُ = അവര്‍ക്ക് الْآيَاتِ = ദൃഷ്ടാന്തങ്ങളെ ثُمَّ انظُرْ = പിന്നെ നോക്കുക أَنَّىٰ = എങ്ങിനെ يُؤْفَكُونَ = അവര്‍ തെറ്റിക്കപ്പെടുന്നു എന്ന് ! മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു റസൂല്‍ (ദൈവ ദൂതന്‍) അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിനു മുമ്പ് റസൂലുകള്‍ (പലരും) കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ, ഒരു സത്യസന്ധ(യായ സ്ത്രീ)യുമാകുന്നു. രണ്ടു പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക: ദൃഷ്ടാന്തങ്ങളെ അവര്‍ക്ക് നാം എപ്രകാരം വിവരിച്ചു കൊടുക്കുന്നുവെന്ന്! (എന്നിട്ട്) പിന്നെ നോക്കുക; അവര്‍ (സത്യത്തില്‍ നിന്ന്) എങ്ങിനെ തെറ്റിക്കപ്പെടുന്നുവെന്ന്! തഫ്സീർ : 78-78 View قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٧٩﴾ share قُلْ = നീ പറയുക أَتَعْبُدُونَ = നിങ്ങള്‍ ആരാധിക്കുന്നുവോ مِن دُونِ اللَّهِ = അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ مَا لَا يَمْلِكُ = സ്വാധീനമാക്കുന്നില്ലാത്ത (കഴിയാത്ത) തിനെ لَكُمْ = നിങ്ങള്‍ക്ക് ضَرًّا = ഉപദ്രവത്തിന് وَلَا نَفْعًا = ഉപകാരത്തിനും ഇല്ലാത്ത وَاللَّهُ = അല്ലാഹുതന്നെ هُوَ السَّمِيعُ = (എല്ലാം) കേള്‍ക്കുന്നവന്‍ الْعَلِيمُ = അറിയുന്നവന്‍, അറിയുന്നവനായ നീ പറയുക: "നിങ്ങള്‍ക്ക് വല്ല ഉപദ്രവത്തിനാകട്ടെ ഉപകാരത്തിനാകട്ടെ കഴിയാത്തതിനെ അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നുവോ?! അല്ലാഹുതന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമായുള്ളന്‍". قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ وَلَا تَتَّبِعُوٓا۟ أَهْوَآءَ قَوْمٍ قَدْ ضَلُّوا۟ مِن قَبْلُ وَأَضَلُّوا۟ كَثِيرًا وَضَلُّوا۟ عَن سَوَآءِ ٱلسَّبِيلِ﴿٨٠﴾ share قُلْ يَا أَهْلَ الْكِتَابِ = പറയുക: വേദക്കാരേ لَا تَغْلُوا = നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ غَيْرَ الْحَقِّ = ന്യായം (യഥാര്‍ത്ഥം വേണ്ടപ്പെട്ടത്) അല്ലാത്ത വിധം وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുകയും അരുത് أَهْوَاءَ = ഇച്ഛകളെ, തന്നിഷ്ട ങ്ങളെ قَوْمٍ = ഒരു ജനതയുടെ, ചില ജനങ്ങളുടെ قَدْ ضَلُّوا = അവര്‍ പിഴച്ചുപോയിട്ടുണ്ട് مِن قَبْلُ = മുമ്പ് وَأَضَلُّوا = അവര്‍ പിഴപ്പിക്കുകയും ചെയ്തു كَثِيرًا = വളരെ (ആളുകളെ) وَضَلُّوا = അവര്‍ വഴിതെറ്റുകയും ചെയ്തു عَن سَوَاءِ السَّبِيلِ = ശരിയായ മാര്‍ഗം വിട്ട് നീ പറയുക: "വേദക്കാരേ, ന്യായമല്ലാത്ത വിധം നിങ്ങള്‍ നിങ്ങ ളുടെ മതത്തില്‍ അതിരു കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്: അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്; വളരെ ആളുകളെ അവര്‍ വഴി പിഴപ്പിക്കു കയും ചെയ്തിരിക്കുന്നു; ശരിയായ മാര്‍ഗം വിട്ട് അവര്‍ തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ള ഒരു ജനതയുടെ)". തഫ്സീർ : 79-80 View لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ﴿٨١﴾ share لُعِنَ = ശപിക്കപ്പെട്ടിരിക്കുന്നു الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ مِن بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് عَلَىٰ لِسَانِ = നാവിലായി, നാവിലൂടെ دَاوُودَ = ദാവൂദിന്‍റെ وَعِيسَى = ഈസായുടെയും ابْنِ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ذَٰلِكَ = അത് بِمَا عَصَوا = അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാകുന്നു وَّكَانُوا = അവര്‍ ആയിരുന്നു يَعْتَدُونَ = അവര്‍ അതിരുവിടും ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് അവിശ്വസിച്ചവര്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത്, അവര്‍ അനുസരണക്കേട് ചെയ്യുകയും, അതിരു വിട്ടുകൊണ്ടിരിക്കുകയും ചെയ്തതു നിമിത്തമത്രെ.
SAUDI MAKES HISTORY , BEATS ARGENTINA . ലുസൈലിൽ അറേബ്യൻ അട്ടിമറി . ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പരാജപ്പെടുത്തിയത് . Highlights FIFA FAN FESTIVAL AL BIDHA FIFA FAN FESTIVAL AL BIDHA . ഫിഫ ഫാൻ ഫെസ്റ്റിവൽ ലോകകപ്പിന്റെ തിരക്കേറിയ ഇടമായി മാറി കഴിഞ്ഞു.ഇന്നു മുതൽ 29 വരെ രാവിലെ 11.00 മുതൽ പുലർച്ചെ 2.00 വരെയും 30 മുതൽ About Us Radio Suno 91.7 FM has created a milestone in history by being the first Malayalam FM channel aired from the State of Qatar. With the best on-air talent and production teams, 91.7 FM Radio Suno aims to provide the best information, entertainment, and music to the South-Indian diaspora.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
വിക്കിപീഡിയയിൽ ലഭ്യമായ പ്രവർത്തന രേഖകൾ സംയുക്തമായി ഈ താളിൽ കാണാം. താങ്കൾക്ക് ‘രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം, ബന്ധപ്പെട്ട താൾ’ മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്. പ്രവർത്തനരേഖകൾ എല്ലാ പൊതുരേഖകളുംContent model change logGrowthExperiments logUser merge logഅപ്‌ലോഡ് രേഖആഗോള അംഗത്വം നിയന്ത്രിക്കുന്നതിന്റെ പ്രവർത്തനരേഖആഗോള അവകാശ പ്രവർത്തന രേഖആഗോള തടയലിന്റെ പ്രവർത്തനരേഖആഗോള പുനർനാമകരണ രേഖഇറക്കുമതി പ്രവർത്തനരേഖഉപയോക്തൃ അവകാശ രേഖഉപയോക്തൃ പുനർനാമകരണ രേഖഉപയോക്തൃ സൃഷ്ടിയുടെ രേഖകൂട്ടസന്ദേശ രേഖകൃതജ്ഞതാരേഖടാഗ് കൈകാര്യ രേഖടാഗ് രേഖതടയൽ രേഖതലക്കെട്ട് മാറ്റങ്ങളുടെ രേഖതാളുകൾ സം‌യോജിപ്പിച്ചതിന്റെ രേഖകൾതാൾ സൃഷ്ടിയുടെ രേഖദുരുപയോഗ അരിപ്പയുടെ ഉപയോഗ രേഖമായ്ക്കൽ രേഖമീഡിയ സമയമനുസരിച്ച് കൈകാര്യം ചെയ്യാനുള്ളയുപകരണത്തിന്റെ രേഖകൾറോന്തുചുറ്റൽ പ്രവർത്തനരേഖസംരക്ഷണ പ്രവർത്തനരേഖ നടപ്പിലാക്കിയയാൾ: ലക്ഷ്യം (തലക്കെട്ട് അല്ലെങ്കിൽ ഉപയോക്താവിനെ തിരയാനുള്ള ഉപയോക്താവ്:ഉപയോക്തൃനാമം) : തുടങ്ങേണ്ട തീയതി (അതിന് മുമ്പുള്ളവയും): അനുബന്ധങ്ങളുടെ അരിപ്പ: 2017 സ്രോതസ്സ് തിരുത്ത്blankingcampaign-external-machine-translationcontent model changeContentTranslation2CropTool [1.5]DiBabel [1.2]Disambiguation linksdiscussiontools (hidden tag)discussiontools-added-comment (hidden tag)discussiontools-source-enhanced (hidden tag)Fountain [0.1.3]Help panel questionManual revertMassMessage deliverymeta spam idNew topicNewcomer taskNewcomer task: copyeditNewcomer task: expandPAWS [1.2]PAWS [2.1]PT2018Crepeated xwiki CoI abuseReplyRevertedSourceSWViewer [1.0]SWViewer [1.2]SWViewer [1.3]SWViewer [1.4]T144167Visualwikieditor (hidden tag)Wikifile Transfer [2.0]wikiloveആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്ഇമോജിഉള്ളടക്കപരിഭാഷഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്കണ്ടുതിരുത്തൽ സൗകര്യംകണ്ടുതിരുത്തൽ സൗകര്യം:മാറിയത്തിരസ്ക്കരിക്കൽതിരിച്ചുവിടലിന്റെ ലക്ഷ്യം മാറിതിരിച്ചുവിടൽ ഒഴിവാക്കിപുതിയ തിരിച്ചുവിടൽപ്രമാണകയറ്റുമതിഉപകരണം നടത്തിയ തിരുത്തലുകൾമാറ്റിച്ചേർക്കൽമൊബൈൽ ആപിലെ തിരുത്ത്മൊബൈൽ വെബിലെ തിരുത്ത്മൊബൈൽ സൈറ്റ്റോൾബാക്ക്ലേഖനത്തിന്റെ ഉപവിഭാഗത്തിന്റെ പരിഭാഷവിപുലീകൃത മൊബൈൽ തിരുത്ത്ശൂന്യമാക്കൽ മറ്റ് രേഖകൾ പ്രദർശിപ്പിക്കുക: കൃതജ്ഞതാരേഖ റോന്തുചുറ്റൽ പ്രവർത്തനരേഖ റ്റാഗ് രേഖ ഉപയോക്തൃ സൃഷ്ടിയുടെ രേഖ പ്രദർശിപ്പിക്കുക 08:38, 4 ജനുവരി 2015 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സംവാദം:സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന താൾ സംവാദം:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നാക്കി മാറ്റിയിരിക്കുന്നു (സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് സമസ്തപദമാണ്) 08:38, 4 ജനുവരി 2015 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന താൾ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നാക്കി മാറ്റിയിരിക്കുന്നു (സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് സമസ്തപദമാണ്) 04:52, 31 ഒക്ടോബർ 2013 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സംവാദം:ഢോലക് എന്ന താൾ സംവാദം:ഢോലൿ എന്നാക്കി മാറ്റിയിരിക്കുന്നു (കയുടെ ചില്ല് ചേർക്കുന്നു) 04:52, 31 ഒക്ടോബർ 2013 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് ഢോലക് എന്ന താൾ ഢോലൿ എന്നാക്കി മാറ്റിയിരിക്കുന്നു (കയുടെ ചില്ല് ചേർക്കുന്നു) 09:26, 3 ജൂൺ 2013 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് മലയാളത്തിലെ ഭീകരചലച്ചിത്രങ്ങളുടെ പട്ടിക എന്ന താൾ മലയാളത്തിലെ ഭയാനക ചലച്ചിത്രങ്ങളുടെ പട്ടിക എന്നാക്കി മാറ്റിയിരിക്കുന്നു 09:26, 3 ജൂൺ 2013 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സംവാദം:മലയാളത്തിലെ ഭീകരചലച്ചിത്രങ്ങളുടെ പട്ടിക എന്ന താൾ സംവാദം:മലയാളത്തിലെ ഭയാനക ചലച്ചിത്രങ്ങളുടെ പട്ടിക എന്നാക്കി മാറ്റിയിരിക്കുന്നു (സംവാദം താളിലെ ചർച്ച പ്രകാരം) 08:00, 3 ജൂൺ 2013 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സംവാദം:ദീർഘകാലശ്വാസതടസ്സരോഗം എന്ന താൾ സംവാദം:സനാതന ശ്വാസതടസ്സരോഗം എന്നാക്കി മാറ്റിയിരിക്കുന്നു (വിക്കിക്കു പുറത്തുള്ള കാരത്താലുള്ള തലക്കെട്ടുമാറ്റം പഴയപടിയാക്കുന്നു,) 08:00, 3 ജൂൺ 2013 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് ദീർഘകാലശ്വാസതടസ്സരോഗം എന്ന താൾ സനാതന ശ്വാസതടസ്സരോഗം എന്നാക്കി മാറ്റിയിരിക്കുന്നു (വിക്കിക്കു പുറത്തുള്ള കാരത്താലുള്ള തലക്കെട്ടുമാറ്റം പഴയപടിയാക്കുന്നു,) 09:27, 8 ഒക്ടോബർ 2012 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് വിബ്ജിയോർ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേള എന്ന താൾ വിബ്ജിയോർ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നാക്കി മാറ്റിയിരിക്കുന്നു (വിബ്‌ജിയോർ ഹ്രസ്വ ചലച്ചിത്രമേളയല്ല.international Short and Documentary festival ആണ്. ) 08:07, 11 ജൂൺ 2008 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് സംവാദം:ഗ്നൂ‌‌‌‌ ഗ്രബ് എന്ന താൾ സംവാദം:ഗ്നു‌‌‌ ഗ്രബ് എന്നാക്കി മാറ്റിയിരിക്കുന്നു (correcting the pronounciation of GNU) 08:07, 11 ജൂൺ 2008 AniVar സംവാദം സംഭാവനകൾ എന്ന ഉപയോക്താവ് ഗ്നൂ‌‌‌‌ ഗ്രബ് എന്ന താൾ ഗ്നു‌‌‌ ഗ്രബ് എന്നാക്കി മാറ്റിയിരിക്കുന്നു (correcting the pronounciation of GNU)
ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ ... Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്. ശാക്തപുരാണങ്ങളിൽ പ്രമുഖം. ദേവീപുരാണം, കാളികാപുരാണം, മഹാഭാഗവതം (ദേവീമഹാഭാഗവതം), ദേവീഭാഗവതം, ഭഗവതീപുരാണം, ചണ്ഡീപുരാണം (ചണ്ഡികാപുരാണം), സതീപുരാണം (കാളീപുരാണം, കാളികാപുരാണം) എന്നിവയാണ് പ്രധാന ശാക്തപുരാണങ്ങൾ. ഭാഗവതപുരാണത്തെ പതിനെട്ട് മഹാപുരാണങ്ങളിൽ ഒന്നായി കണക്കാക്കുമ്പോൾ ശ്രീമദ്ഭാഗവതത്തെയും ദേവീഭാഗവതത്തെയും പരിഗണിക്കുന്നതായാണ് പണ്ഡിതമതം. മഹാപുരാണങ്ങളിൽ ദേവീഭാഗവതം ഉൾപ്പെടുന്നതായി വായുപുരാണം, മത്സ്യപുരാണം, കാളികാ ഉപപുരാണം, ആദിത്യ ഉപപുരാണം തുടങ്ങിയവയിൽ പ്രസ്താവമുണ്ട്. പദ്മപുരാണം, വിഷ്ണുധർമോത്തരപുരാണം, ഗരുഡപുരാണം, ഉപകൂർമപുരാണം തുടങ്ങിയവയിൽ ദേവീഭാഗവതത്തെ ഉപപുരാണമായാണ് പ്രസ്താവിച്ചിട്ടുള്ളത്. ശ്രീമദ്ഭാഗവതപുരാണത്തിലും ദേവീഭാഗവതത്തിലും പന്ത്രണ്ട് സ്കന്ധങ്ങളിൽ പതിനെണ്ണായിരം ശ്ലോകങ്ങളാണുള്ളത്. ശ്രീമദ്ഭാഗവതത്തിൽ 332 അധ്യായങ്ങളും ദേവീഭാഗവതത്തിൽ 318 അധ്യായങ്ങളുമുണ്ട്. ശ്രീമദ്ഭാഗവതത്തിലെ പഞ്ചമസ്കന്ധത്തിലെയും ദേവീഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെയും ഭൂഗോളവർണനയും മന്വന്തരവർണന, ഭൂഖണ്ഡവിവരണം തുടങ്ങിയവയും ഇവയുടെ സമാനത വെളിപ്പെടുത്തുന്നു. ഇവ രണ്ടിലെയും പ്രമേയം ഉൾക്കൊള്ളുന്ന ഒരു ഭാഗവതമായിരുന്നു ആദ്യമുണ്ടായിരുന്നത് എന്നും ബൗദ്ധധർമപ്രഭാവത്തോടെ ഇതിന് പ്രചാരമില്ലാതായശേഷം പില്ക്കാലത്ത് വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ഇതിൽനിന്ന് വൈഷ്ണവമായ ശ്രീമദ്ഭാഗവതവും തുടർന്ന് ശാക്തമായ ദേവീഭാഗവതവും പ്രത്യേകം രചിതമായി എന്നും വിശ്വാസമുണ്ട്. സ്കന്ധത്തിന്റെയും ശ്ലോകത്തിന്റെയും എണ്ണത്തിലും പല വർണനകളിലുമുള്ള സമാനതയ്ക്ക് ഇതാണു കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീമദ്ഭാഗവതത്തിന്റെ സ്വാധീനം ദേവീഭാഗവതത്തിൽ പ്രകടമാണ് എന്നും പ്രസ്താവമുണ്ട്. ദേവീഭാഗവതത്തിലെ വർണനകളുടെ വിശകലനത്തിൽ ഇതിന്റെ രചയിതാവ് ബംഗാളിൽ ജനിച്ച ശക്ത്യുപാസകനായ ഒരു ബ്രാഹ്മണനാണ് എന്ന് അനുമാനിക്കാം എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇദ്ദേഹം ദീർഘകാലം കാശിയിൽ വസിച്ചുവെന്നും അതിനുശേഷമാണ് ഈ പുരാണം രചിച്ചത് എന്നും 11, 12 ശതകങ്ങളാകാം ഇതിന്റെ രചനാകാലമെന്നും ചിലർ അനുമാനിക്കുന്നു. ശാക്തമതത്തിലെതന്നെ വ്യത്യസ്ത വിഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ശ്രീഭുവനേശ്വരീമൂർത്തിയായ ദേവിയെ ചതുർബാഹുസമന്വിതയായും ത്രിനയനയായും വർണിക്കുന്നു. പാശാങ്കുശങ്ങളും അഭയ, വരദ മുദ്രകളുമാണ് പ്രത്യേകം നാല് കൈയിലുള്ളത്. പരബ്രഹ്മരൂപിണിയും ആത്മസ്വരൂപിണിയുമാണെങ്കിലും സഗുണഭാവത്തിൽ പുരുഷനും പ്രകൃതിയും (ശിവശക്തി) ദുർഗ്ഗ,പാർവ്വതി,ലക്ഷ്മി,ഗംഗ, ഭദ്രകാളി, സരസ്വതി തുടങ്ങിയ ദേവിമാരുമായി പരിണമിച്ച് സർവജഗത്കാരണഭൂതയായും സർവമംഗളപ്രദയായും ഭക്താഭയപ്രദയായും സ്ഥിതിചെയ്യുന്നതായി വർണിക്കുന്നു. പതിനെട്ട് പുരാണങ്ങളും (മഹാപുരാണങ്ങൾ) വേദവ്യാസനാണു രചിച്ചത് എന്നു പ്രസിദ്ധിയുണ്ട്. ദേവീഭാഗവതത്തെ പതിനെട്ട് പുരാണങ്ങളിലുൾപ്പെടുത്തി ഇതും വ്യാസപ്രണീതം തന്നെയെന്ന് ദേവീഭാഗവതത്തിൽ പ്രസ്താവമുണ്ട്. സൃഷ്ടിവർണന, പ്രളയവർണന, രാജവംശവർണന, മന്വന്തരവർണന തുടങ്ങിയവ ഉൾപ്പെടുന്നതിനാൽ പുരാണലക്ഷണം ഇതിനു യോജിക്കുന്നു. ശ്രീമദ്ഭാഗവതത്തിലെപ്പോലെ ഭാഗവത മാഹാത്മ്യവർണനയോടുകൂടിയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. പരീക്ഷിദുപാഖ്യാനം, ഇളോപാഖ്യാനം, സ്യമന്തകചരിതം എന്നിവ ദേവീമാഹാത്മ്യ പ്രകാശനത്തിനായി വിവരിക്കുന്നുണ്ട്. ശ്രീമദ്ഭാഗവതം ഏഴുദിവസം കൊണ്ടു പാരായണം ചെയ്യുന്നതും പാരായണം ചെയ്യുന്നതു ശ്രവിക്കുന്നതും മോക്ഷദായകമാണെന്നു പ്രസ്താവിക്കുന്നതിനു സമാനമായി നവാഹശ്രവണം- ഒൻപതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവർത്തി വായിച്ചുകേൾക്കുന്നത്-പുണ്യഫലപ്രദമാണെന്ന് മാഹാത്മ്യത്തിൽ വിശദീകരിച്ചിട്ടുണ്ട്. “ അതോ നവാഹയജ്ഞോയം സർവസ്മാത്പുണ്യകർമണഃ ഫലാധികപ്രദാനേന പ്രോക്തഃ പുണ്യപ്രദോ നൃണാം. ” ശ്രീമദ്ഭാഗവതത്തെപ്പോലെതന്നെ പുരാണകഥകളുടെ ഒരു ആകരമാണ് ദേവീഭാഗവതവും. ദേവീമാഹാത്മ്യ പ്രതിപാദകമായ കഥകളാണ് അധികം. മധുകൈടഭനിഗ്രഹകഥയാണ് ആദ്യത്തെ സ്കന്ധത്തിലെ പ്രധാന പ്രമേയം. പരമശിവനും മഹാവിഷ്ണുവിനും കഴിയാതെ വന്നപ്പോഴാണത്രെ മഹാകാളി ദേവി ഈ കൃത്യം ഏറ്റെടുത്തത്. പരാശക്തിയുടെ അനുഗ്രഹത്താലാണ് ദേവന്മാർ അസുരനിഗ്രഹത്തിനു പ്രാപ്തരാകുന്നത്. വ്യാസപുത്രനായി ശ്രീശുകബ്രഹ്മർഷിയുടെ ജനനം, ശ്രീശുകമുനിയുടെ ദേവീഭാഗവതപഠനം തുടങ്ങിയവയും ഈ സ്കന്ധത്തിലെ പ്രധാന കഥകളാണ്. മഹാഭാരതത്തിൽ പ്രതിപാദിക്കുന്ന ചില കഥകൾ രണ്ടാംസ്കന്ധത്തിൽ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട്. പരാശരമുനിയുടെ പുത്രനായി വേദവ്യാസന്റെ ജനനം, ശന്തനു മഹാരാജാവിന്റെയും സത്യവതിയുടെയും വിവാഹ കഥ, പാണ്ഡവരുടെ കഥ, പരീക്ഷിത്തിന്റെ ജനനം, പരീക്ഷിത്തിനെ തക്ഷകൻ ദംശിക്കുന്ന കഥ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ദേവീഭാഗവതമാഹാത്മ്യവർണനയോടെയാണ് ഈ സ്കന്ധം അവസാനിക്കുന്നത്. തൃതീയസ്കന്ധത്തിൽ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ ദേവീസ്തുതി, അവർക്ക് ദേവി ജ്ഞാനോപദേശം നല്കുന്നത്, തത്ത്വനിരൂപണം, രാമായണകഥാസംഗ്രഹം, ശ്രീരാമന് നാരദൻ നവരാത്രി വ്രതോപദേശം നല്കുന്നത് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. മൂന്നാം സ്കന്ധത്തിൽ രാമായണകഥയും നാലിൽ ശ്രീകൃഷ്ണചരിതവുമാണ് പ്രധാന പ്രതിപാദ്യം. ശ്രീകൃഷ്ണന്റെ അത്ഭുതപ്രവൃത്തികൾക്കു സമാനമായി പരാശക്തിയുടെ കർമങ്ങളും സർവജ്ഞതയും നാലാം സ്കന്ധത്തിൽ നിരൂപണം ചെയ്യുന്നു. മഹിഷാസുര നിഗ്രഹവും ശുംഭനിശുംഭ നിഗ്രഹവുമാണ് അഞ്ചാം സ്കന്ധത്തിലെ പ്രധാന കഥകൾ. ദേവീമാഹാത്മ്യത്തെപ്പറ്റി ബ്രഹ്മാവും മഹാവിഷ്ണുവും ചർച്ചചെയ്യുന്നതും പ്രധാന പ്രതിപാദ്യമാണ്. വൃത്രാസുരവധം തുടങ്ങിയ അനേകം കഥകൾ ആറാം സ്കന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാമായാമഹിമ, ഭഗവതീമാഹാത്മ്യം എന്നിവയും അവസാനത്തെ അധ്യായത്തിൽ പ്രതിപാദിക്കുന്നു. ദേവീമഹത്ത്വപ്രകാശകങ്ങളായ അനേകം കഥകൾ ഏഴാം സ്കന്ധത്തിലുണ്ട്. വംശാനുചരിതവർണനയും ഈ ഭാഗത്തു കാണാം. ദേവിയുടെ വിരാടരൂപം, ബ്രഹ്മനിരൂപണം, വിജ്ഞാനമഹിമ, ദേവീപൂജാവിധി, അതിന്റെ ഫലശ്രുതി എന്നിവയും ഈ സ്കന്ധത്തിൽ വർണിക്കുന്നു. ദേവിയുടെ വിരാട് സ്വരൂപ വർണനത്തോടെ ആരംഭിക്കുന്ന ഭൂഗോള വർണനമാണ് എട്ടാം സ്കന്ധത്തിലെ പ്രധാന പ്രതിപാദ്യം. പതിനാല് ലോകത്തിന്റെ വർണന ഇവിടെയുണ്ട്. ദേവിയുടെ ശക്തിസ്വരൂപവർണനയും അനേകം കഥകളിലൂടെ ഇതിന്റെ വിശദീകരണവും ഒൻപതാം സ്കന്ധത്തിൽ കാണാം. തുളസീമാഹാത്മ്യം, ദേവീ പൂജാവിധി, പാപകർമങ്ങൾ, അതിനനുസരിച്ചു ലഭിക്കുന്ന നരകം തുടങ്ങിയവയും ഈ ഭാഗത്തു വിവരിക്കുന്നു. മന്വന്തരങ്ങളെ പരിചയപ്പെടുത്തുന്നതാണ് പത്താം സ്കന്ധം. സദാചാരവർണന, ആശൗചസ്നാനാദി വിധി, രുദ്രാക്ഷമാഹാത്മ്യം, ഭസ്മ മഹിമ, പല പ്രകാരത്തിലുള്ള വ്രതചര്യകൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയാണ് പതിനൊന്നാം സ്കന്ധത്തിലെ മുഖ്യ വിഷയങ്ങൾ. ദേവീസ്വരൂപത്തിൽ ഗായത്രീമന്ത്രത്തിന്റെ പ്രാധാന്യം പന്ത്രണ്ടാം സർഗത്തിൽ മുഖ്യമായി വിവരിക്കുന്നു. ദേവീഭാഗവത ഫലശ്രുതിയോടെയാണ് ഗ്രന്ഥം പരിസമാപിക്കുന്നത്. ജഗത്കാരണഭൂതയായ ജഗദംബികയിൽ അചഞ്ചലമായ ഭക്തിയാണ് ഫലശ്രുതിയിൽ പരമപ്രധാനമായി നിർദ്ദേശിക്കുന്നത്. ഒൻപതു ദിവസം നീണ്ടുനില്ക്കുന്ന ദേവീപൂജയും ഒൻപതുദിവസംകൊണ്ട് ദേവീഭാഗവതപാരായണവും ശ്രവണവും അതീവപുണ്യവും ഭക്തിമുക്തിപ്രദവുമാണെന്ന് ദേവീഭാഗവതത്തിൽത്തന്നെ നിർദ്ദേശിക്കുന്നുണ്ട്. വിജയദശമി ദിനത്തിനു മുമ്പുള്ള ഒൻപതുദിവസം നവരാത്രം എന്നു പ്രസിദ്ധമാണ്. ദുർഗാപൂജ, സരസ്വതീപൂജ, ആയുധപൂജ, പുസ്തകം-തൊഴിൽ ഉപകരണങ്ങൾ എന്നിവ പൂജിക്കൽ തുടങ്ങിയ വ്യത്യസ്ത രീതികളിൽ വിജയദശമി ദിനത്തിനു മുമ്പുള്ള ഒൻപതുദിവസം ഭക്തിനിർഭരമായ ആഘോഷം ഭാരതത്തിൽ എല്ലാ ദേശങ്ങളിലും പതിവുണ്ട്. “ നവരാത്രിവിധാനേന സംപൂജ്യ ജഗദംബികാം, നവാഹോഭിഃ പുരാണംച ദേവ്യാ ഭാഗവതം ശൃണു. ” (ഒൻപതു ദിവസം നീണ്ടുനില്ക്കുന്ന ദേവീഭജനത്തിനുശേഷം ഒൻപതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവർത്തി വായിച്ചുകേൾക്കുകയും വേണം എന്നാണ് നിർദ്ദേശിക്കുന്നത്.) ത്രിമൂർത്തിസങ്കല്പം പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കാരണവുമായി ബന്ധപ്പെട്ടതായിപുരാണങ്ങളിൽ വർണിക്കപ്പെടുന്നുണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികേന്ദ്രമായും സഹായഭൂതയായും വർത്തിക്കുന്ന പരാശക്തിയുടെ പ്രഭാവം ദേവീഭാഗവതത്തിലും മറ്റു ശാക്തപുരാണങ്ങളിലും വെളിപ്പെടുത്തുന്നു. ശ്രീമദ്ഭാഗവതത്തിലും ദേവീഭാഗവതത്തിലും ഭക്തിയുടെ പരമപ്രാധാന്യമാണ് ഏറ്റവുമധികം വിശദമാക്കുന്നത്. ശ്രീമദ്ഭാഗവതത്തിൽ ദർശനങ്ങൾ പ്രാമുഖ്യത്തോടെ വിശകലനം ചെയ്യുമ്പോൾ ദേവീഭാഗവതത്തിൽ തന്ത്രത്തിനാണ് ആ സ്ഥാനം നല്കിയിട്ടുള്ളത്. ഈ സ്വാധീനമാണ് രാധാസങ്കല്പത്തിന് ദേവീഭാഗവതത്തിൽ പ്രാധാന്യം ലഭിക്കാൻ കാരണം. മംഗള, ചണ്ഡി, ഷഷ്ഠി, മാനസ തുടങ്ങിയ മൂർത്തിഭേദങ്ങളുടെ ഉപാസന പില്ക്കാലത്ത് ഉൾപ്പെടുത്തിയതാണ് എന്നു പരാമർശമുണ്ട്. ബംഗാളിലെ ശക്ത്യുപാസനയുടെ സ്വാധീനത്താലാണിത് എന്നാണു വിശ്വാസം. ദേവീഭാഗവതത്തിന്റെ ചില ഭാഗങ്ങളെങ്കിലും ശ്രീമദ്ഭാഗവതത്തെക്കാൾ പ്രാചീനമാണെന്നു കരുതുന്നുണ്ട്. എന്നാൽ ദേവീഭാഗവതം ഇന്നത്തെ നിലയിൽ ഒൻപതും പതിനൊന്നും ശതകങ്ങൾക്കിടയിൽ രൂപപ്പെട്ടെന്നു കരുതാമെന്നാണ് പണ്ഡിത മതം. നീലകണ്ഠൻ, സ്വാമി തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളും ഭാരതീയ പ്രാദേശിക ഭാഷകളിൽ വിവർത്തനങ്ങളും അനേകം അനുവർത്തനങ്ങളും ദേവീഭാഗവതത്തിനു ലഭ്യമാണ്. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവീഭാഗവതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
നാടിന്റെ ഭാവിക്കു മേൽ ഇരുൾ മൂടുന്ന മയക്കു മരുന്നെന്ന മഹാവിപത്തിനെ തുടച്ചുനീക്കാനുള്ള ക്യാമ്പയിനിൽ സർക്കാരിനൊപ്പം അണിചേരാൻ കേരള NGO യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ പതാക ഉയർത്തി. 9.30 ന് ആരംഭിച്ച 2021 കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം 2021 ലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. ഉച്ചക്ക് ശേഷം ചേർന്ന ഈ വർഷത്തെ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്കുള്ള മറുപടി ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാർ പറഞ്ഞു. നാല്പത്തിമൂന്നംഗ ജില്ലാ കമ്മിറ്റിയെയും 67 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങയും സമ്മേളനം തെരഞ്ഞെടുത്തു. കെ.എസ്.ഷാനിൽ (പ്രസിഡന്റ്), എ.എൻ.സിജിമോൾ,എൻ.ബി.മനോജ് (വൈ:പ്രസിഡന്റുമാർ),കെ.എ.അൻവർ (സെക്രട്ടറി),പി.പി.സുനിൽ,ഡി.പി.ദിപിൻ (ജോ: സെക്രട്ടറിമാർ ),കെ.വി.വിജൂ. (ട്രഷറർ) എന്നിവരെ ഭാരവാഹികളായും എസ്.ഉദയൻ, എം.കെ.ബോസ്,രജിത്ത് പി.ഷാൻ, കെ.എം.മുനീർ,പാക്സൺ ജോസ്, പി.ജാസ്മിൻ,സോബിൻ തോമസ്, ലിൻസി വർഗ്ഗീസ്, എസ്.മഞ്ജു,സി.മനോജ് എന്നിവരെ സെക്രട്ടേറിയറ്റിലേക്കും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ എന്നിവർ പങ്കെടുത്തു. ഫോട്ടോ: കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കേരള NGO യൂണിയൻ 59-ാം ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. 09.10.2022 കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
അന്താരാഷ്ട്ര ചെസ് ദിനമാണ് ഇന്ന്. ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ ആത്‌മകഥയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മൈൻഡ് മാസ്റ്റർ’ ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം നേടിയ വിശ്വനാഥ് ആനന്ദിന്റെ ജീവിതം ഓരോ വായനക്കാരനും പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ജീവിതത്തിലെ ദുര്‍ഘടവും സങ്കീർണതകളും നിറഞ്ഞ ഘട്ടങ്ങൾ ചതുരംഗകളത്തിനു തുല്യമായതിനാൽ ബുദ്ധിപരവും സൂക്ഷ്മവുമായ കരുനീക്കങ്ങൾ രണ്ടിലും ഒരുപോലെ അനിവാര്യമാണെന്നു ഈ കൃതി വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞ തന്റെ ഐതിഹാസികമായ പോരാട്ടങ്ങൾ വിശ്വനാഥ് ആനന്ദ് സ്വന്തം വാക്കുകളിലൂടെ വിവരിക്കുമ്പോള്‍ ചെസ്സ് ലോകത്തിലെ വിസ്മയലോകത്തിലേക്ക് വായനക്കാരും കടന്നെത്തുന്നു. ലോകചാമ്പ്യന്റെ വിജയപാഠങ്ങൾ ഏതൊരു വായനക്കാരനും മുതൽ കൂട്ടാകും. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം രണ്ട് നഗരങ്ങള്‍, ഒരു രാഷ്ട്രം (പരിശീലിത പരിജ്ഞാനത്തോടുള്ള പോരാട്ടം) ലോകചാമ്പ്യനായുള്ള നിന്റെ കാലം അവസാനിച്ചിരിക്കുന്നു, എന്റെ മനസ്സ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ജീവച്ഛവം കണക്കെ ഞാൻ പരിശീലനമുറിയിലേക്ക് പ്രവേശിച്ചു. എന്റെ സഹായികൾ വിളറി വെളുത്ത പ്രേതസമാനമുഖങ്ങളുയർത്തി എന്നെ നോക്കി. ആരെങ്കിലുമൊന്ന് നിശബ്ദത ഭജിക്കുന്നതിനായി ഞങ്ങൾ കാത്തുനിന്നു. രണ്ടുവർഷ ങ്ങൾക്കു മുൻപ് സോഫിയയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ എന്റെ ടീമംഗങ്ങൾക്കും എനിക്കും ഞാൻ നൽകിയ ഉറപ്പുകളിലൂടെ എന്റെ മനസ്സ് പ്രക്ഷുബ്ധമായി ഓടിനടന്നു. അത് വീണ്ടും പരീക്ഷിക്കുന്നത് ആരെയും ബുദ്ധിമുട്ടിക്കില്ല. ഞാൻ വിചാരിച്ചു. ഞാൻ മുരടനക്കി. ഇതേറ്റവും മോശം സ്ഥിതിഗതി അല്ലെന്നും ഇനിയും എനിക്കു മുന്നിൽ അവസരങ്ങൾ ഉണ്ടെന്നും പറയുന്ന എന്റെ തന്നെ ശബ്ദം ഞാൻ കേട്ടു. പക്ഷേ, എന്റെ ശബ്ദം എന്റെ യഥാർത്ഥ മാനസികാവസ്ഥയെ വെളിപ്പെടുത്തി. ഞാൻ ഉച്ചരിച്ച ഒരു വാക്കുപോലും ഞാൻ വിശ്വസിച്ചിരുന്നില്ല. അവയിലെ നിരാശയുടെ വ്യഥ എന്റെ ടീമംഗങ്ങൾ തിരിച്ചറിഞ്ഞു എന്നെനിക്ക് മനസ്സിലായി. 2012 ലോകചാമ്പ്യൻഷിപ്പിലെ എന്റെ പ്രതിയോഗിയും നല്ല സുഹൃത്തുമായ ഗെൽഫാൻഡ്, ആറ് തുടർച്ചയായ സമനിലകൾ സമ്മാനിച്ച മൃദുവും ഊഷ്മളവുമായ തുല്യതാബോധത്തെ പെട്ടെന്ന് എടുത്തു മാറ്റി, നാടുകടത്തലിന്റെ പീഡനം രുചിക്കാനായി എന്നെ ഏകനായി വിട്ടു. എന്റെ കിരീടം നിലനിർത്താനായുള്ള പോരാട്ടമായിരുന്നു അതെന്നത് ശരിതന്നെ, പക്ഷേ, എന്റെയും ഗെൽഫാൻഡിന്റെയും മനസ്സുകളെ സംബന്ധിച്ചിടത്തോളം, നമുക്ക് പരസ്പരം നല്ലൊരു പോരാട്ടം നടത്താം, അതിൽ എല്ലാം അവസാനിപ്പിക്കാം എന്ന സമീപനമാണ് ഉണ്ടായിരുന്നത്. സമനിലയിൽ കലാശിച്ച ആറ് ഗെയിമുകൾ നടന്ന ദിവസങ്ങളിലും മുഖാമുഖം കളിക്കാനിരിക്കുന്നതിലും തയ്യാറെടുപ്പുകൾ ബോർഡിൽ പ്രയോഗിക്കുന്നതിലും ചില മേഖലകളിൽ മെച്ചപ്പെട്ട ആശയങ്ങൾ കൊണ്ടുവരുന്നതിലും അവരുമായി പരിശീലനമുറികളിലേക്ക് തിരിച്ചു പോകുന്നതിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു. വീട്ടിലെ തയ്യാറെടുപ്പുകൾക്കായാണ് ഞങ്ങൾ അവിടെ സന്നിഹിതരായിരുന്നത് എന്ന മട്ടായിരുന്നു പൊതുവെ. ഇരുവരും എതിരാളിക്ക് കാര്യമായ മാനസികസമ്മർദം സൃഷ്ടിച്ചില്ല. പക്ഷേ, ഏഴാം ഗെയിമിനൊടുവിലേറ്റ തോൽവി ഒരു സാങ്കല്പികകരാറിന്റെ ലംഘനംപോലെ എനിക്ക് അനുഭവപ്പെട്ടു. ഞാനാകെ പതറിപ്പോയി. പെട്ടെന്ന് ഞാനൊരു പ്രശ്നത്തെ അഭിമുഖീകരിച്ചു. ഞാൻ ഒരു ഗെയിം ജയിച്ചേ പറ്റൂ. ഈ പ്രതിസന്ധി എനിക്ക് പുത്തിരിയായിരുന്നില്ല. ജയങ്ങൾ നേടുവാൻ നന്നേ പാടുപെടുന്നൊരു കാലമായിരുന്നു അത്. സോഫിയയിലെ 2010 ലോകചാമ്പ്യൻഷിപ്പ് വിജയത്തിനുശേഷം ബിൽബാവോയിലും നാഞ്ചിങ്ങിലും ഞാൻ രണ്ടാമനായി, ലണ്ടൻ ചെസ്സ് ക്ലാസിക്കിൽ രണ്ടാം സ്ഥാനം പങ്കിട്ടു. അതിനടുത്ത വർഷം 2011 ജനുവരിയിൽ വെയ്ക്ക് ആൻ സീയിൽ രണ്ടാമനായെത്തി. ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ലോകചാമ്പ്യൻ എന്ന നിലയ്ക്ക് രണ്ടുവർഷക്കാലത്തിനിടയിൽ ഒരൊറ്റ ടൂർണമെന്റിലും ഞാൻ ഒന്നാം സ്ഥാനം നേടിയിരുന്നില്ല. ഇതെന്റെ റേറ്റിങ്ങിനെ കാര്യമായി ബാധിച്ചില്ല എന്നതായിരുന്നു ആശ്വാസം. 2011 ഏപ്രിൽ മാസത്തിൽ എന്റെ മകൻ അഖിലിന്റെ ജനനത്തിനുശേഷം ചെസ്സിൽനിന്നും കുറച്ചു കാലം ഞാൻ വിട്ടുനിന്നു. അഖിൽ ജനിക്കുന്നതിനു മുമ്പ് അരുണയ്ക്കൊപ്പം ഹോസ്പിറ്റലിൽ ഒരു രാത്രി ചെലവഴിച്ചത് ഞാനോർക്കുന്നു. ഞങ്ങളുടെ ജീവിതം ഇനിമുതൽ പഴയതുപോലെ ആയിരിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. കുഞ്ഞിന്റെ കാര്യങ്ങളിൽ സഹായിക്കുവാൻ ഞാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി. സത്യം പറയാമല്ലോ, ഡയപ്പറുകള് മാറ്റുന്നതിൽ എന്റെ ജോലി ഒതുങ്ങിനിന്നു. അപ്പോഴൊക്കെ എന്റെ മേൽ പുണ്യാഹം തളിക്കപ്പെടുകയും ചെയ്തു. കുഞ്ഞിനെക്കാളും കൂടുതൽ ഞാനാണ് വസ്ത്രം മാറിയത്. ജൂലായ് മാസത്തിൽ റേറ്റിങ്ങിൽ എന്നെ മറികടന്ന് കാൾസൺ ലോക ഒന്നാം നമ്പർ താരമായി. അതിനിടയിൽ എപ്പോഴോ എന്റെ കളി മുന്നോട്ടു പോകാതെയായി. 2011-ലെ ബിൽബാവോ മാസ്റ്റേഴ്സിൽ എന്റെ പ്രകടനം ദയനീയമായിരുന്നു. താൾ മെമ്മോറിയലിൽ ഞാൻ തുടർച്ചയായി 9 സമനിലകളിൽ കുടുങ്ങി. അതേവർഷത്തെ ലണ്ടൻ ക്ലാസിക്കും എനിക്കൊരു ദുരന്തമായി മാറി. മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്ന് ദാരുണ പ്രകടനങ്ങൾ. ആദ്യ അനുഭവത്തിനുശേഷം ഇത് സ്വാഭാവികമാണെന്നും ഇതിനെ ശരിപ്പെടുത്തിയെടുക്കാം എന്നും ഞാൻ സ്വയം പറഞ്ഞു. പക്ഷേ, മറ്റൊരു ചെറിയ പ്രശ്നമുണ്ടായിരുന്നു. ശരിയാക്കേണ്ടതായ പ്രശ്നം എന്താണ് എന്ന് വ്യക്തമായിരുന്നില്ല. ഒരിക്കലും പാരച്യൂട്ട് തുറന്ന് തന്റെ ഭീകര പതനത്തെ തടയിടാൻ സാദ്ധ്യതയില്ലാത്ത അവസ്ഥയിൽ, ആകാശത്തുനിന്നും കുത്തനെ താഴോട്ടു കുതിച്ചുകൊണ്ടിരി ക്കുന്ന ഒരു സ്കൈ ഡൈവറുടെ അവസ്ഥയിലായിരുന്നു ഞാൻ. ഇതിനെക്കുറിച്ച് ചിന്തിക്കാൻ എന്റെ പക്കൽ അധികം സമയമുണ്ടായിരുന്നില്ല. 2012 മേയ് മാസത്തിൽ ലോകചാമ്പ്യൻഷിപ്പ് മത്സരം കളിക്കേണ്ടതുണ്ടായിരുന്നു. എന്റെ വൃഥകൾക്ക് തടയിട്ട് കിരീടം നിർത്തണം.
2020 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാണ കമ്പനിയായ Carex അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കൊവിഡിന് ശേഷം ഇന്ന് കോണ്ടം വിൽപ്പനയിൽ 40 ശതമാനം ഇടിവുണ്ടായതായി കാരെക്സ് അറിയിച്ചു. Web Team Trivandrum, First Published Jul 16, 2022, 6:47 PM IST അപ്രതീക്ഷിതമായിട്ടാണ് രാജ്യത്ത് കൊവിഡ് 19 എന്ന പകർച്ചവ്യാധിയുടെ വരവ്. മറ്റെല്ലാ മേഖലകളും തളർന്നപ്പോഴും ലോക്ക്ഡൗൺ കാലത്ത് കോണ്ടം വിൽപ്പന മാത്രമാണ് പൊടിപൊടിച്ചത്. 2020 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാണ കമ്പനിയായ Carex അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കൊവിഡിന് ശേഷം ഇന്ന് കോണ്ടം വിൽപ്പനയിൽ 40 ശതമാനം ഇടിവുണ്ടായതായി കാരെക്സ് അറിയിച്ചു. കാരെക്‌സ് കമ്പനി Carex Company ഒരു ഉദാഹരണം മാത്രം. ചൈനയിലെ മിക്ക കോണ്ടം കമ്പനികളും നഷ്ടത്തിലാണ്. അതൊടൊപ്പം അടച്ച് പൂട്ടലിന്റെ വക്കിലാണ്. ചൈനീസ് കമ്പനികളുടെ ഡാറ്റാബേസ് അനുസരിച്ച്, 2019 മുതൽ 2022 ജൂൺ വരെ 43,200 ആഭ്യന്തര കോണ്ടം നിർമ്മാണ കമ്പനികളെ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തു. ഇവയെല്ലാം അടച്ചു പൂട്ടി. 17,300 കമ്പനികൾ പ്രതിവർഷം നിർമാണം നിർത്തി. ആഭ്യന്തര വിപണിയിൽ കോണ്ടം വിലയിലുണ്ടായ ഇടിവും വിൽപ്പനയിൽ 30 ശതമാനം ഇടിവിന് കാരണമായതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, കോണ്ടം വിൽപ്പനയിൽ ഇടിവുണ്ടായതോടെ കമ്പനികൾ ഗ്ലൗസ് നിർമാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 1966-ൽ സ്ഥാപിതമായ ഒരു കോണ്ടം കമ്പനിയായ Guilin Xishu Latex Products, തുച്ഛമായ 450 മില്യൺ യുവാന് വിറ്റു. ഈ കമ്പനി ഇപ്പോൾ കയ്യുറകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് ചൈനയിൽ നിലവിലുള്ള എല്ലാ കോണ്ടം കമ്പനികളും വരുമാനത്തിനായി ഗ്ലൗസ് നിർമ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മലേഷ്യ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ കാരെക്സ് ബെർഹാദ് (Karex Berhad) 2020 മുതൽ കോണ്ടം വിൽപ്പന 40% കുറഞ്ഞുവെന്ന് കാരെക്സ് ബെർഹാദ് ചൂണ്ടിക്കാട്ടി. ലൈംഗിക ജീവിതത്തിൽ കൊവിഡ് 19 ന്റെ സ്വാധീനം എന്ന ലേഖനത്തിൽ കൊവിഡ് വരുന്നതിന് മുമ്പ് ആളുകൾ അക്കാലത്തേക്കാൾ 4.4 മടങ്ങ് ലൈംഗികമായി സജീവമായിരുന്നുവെന്ന് journal Sexologies പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
രണ്ട് കാലങ്ങളിൽ അയാൾ ഒരേ സമയം ജീവിക്കുകയാണു – ഒരേ വ്യക്തിത്വത്തിന്റെ പരസ്പര പൂരകങ്ങളായ രണ്ട് റോളുകളിൽ. നിത്യജീവിതത്തിൽ അണുകിട വിട്ടുവീഴ്ച ചെയ്യാൻ കൂട്ടാക്കാത്ത കണിശതയും കാർക്കശ്യവുമുള്ള റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആണയാൾ വർത്തമാനകാലത്ത്. അതിന്റെ അടിസ്ഥാനമാകട്ടെ, ഏത് നിമിഷവും മാനസികമോ ശാരീരികമോ ആയ ഹിംസയിലേക്ക് പരിണമിക്കാൻ കൂസലില്ലത്ത വരേണ്യ ജാത്യാഭിമാനവും. സ്റ്റേറ്റിന്റെ ഭാഗമായ / ഉപകരണമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണു അയാൾ ഭൂതകാലത്ത്. നിരപരാധികളായ അനേകം ദുർബ്ബല ജീവിതങ്ങളെ തെല്ലും അനുതാപമില്ലാതെ കടിച്ചുകുടഞ്ഞിട്ട കാലമാണത്. ഭൂതവും വർത്തമാനവും ഓർക്കാപ്പുറത്ത് നെടുകേയും കുറുകേയും മുറിച്ചുകടക്കാൻ തുടങ്ങുമ്പോൾ, റിട്ടയേർഡ് ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെട്ട്, കാര്യമായ പ്രതിരോധമുയർത്താനാവാതെ, മരണഭയത്താൽ മനോവിഭ്രാന്തിയിലേക്കു നീങ്ങുന്ന അവസ്ഥയാണിപ്പോൾ… ‘പുഴു’ സിനിമയുടെ വിഷയം, ഒരു നേർത്ത സൂചന പോലും നൽകാതെ, റിലീസ് വരെ രഹസ്യമാക്കി വെക്കുന്നതിൽ അതിന്റെ ടീം വിജയിച്ചു എന്നത് നല്ല കാര്യമായി. മിക്കവാറും വളരെ subtle ആയ അതിന്റെ treatment -നു ഇത് ഏറെ സഹായകരമായി എന്ന് പറയാം. OTT റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽനിന്നു ചില സൂചനകൾ കിട്ടിയിരുന്നു എങ്കിലും സിനിമ കാണും മുൻപ് റിവ്യു കുറിപ്പുകൾ ഒന്നും വായിക്കാതെ സൂക്ഷിച്ചു. അങ്ങനെ മുൻ വിധികളുടെ കെട്ടുപാടുകൾ ഇല്ലാതെയാണു സിനിമ കണ്ടത്. ‘പുഴു’ എന്ന ടൈറ്റിൽ പോലും ഉദ്ദേശിച്ച അർത്ഥത്തിലല്ല സിനിമയിൽ എന്നതും കൗതുകമായി… തക്ഷകന്റെ കഥപറയുന്ന നാടകാവതരണത്തിന്റെ ദൃശ്യങ്ങളിലൂടെ തുടങ്ങുന്ന സിനിമ, ദളിതനായ നാടകക്കാരൻ കുട്ടപ്പന്റേയും അയാളുടെ പങ്കാളി സവർണ്ണ ജാതിക്കാരിയായ ഭാരതിയുടേയും ജീവിത മുഹൂർത്തങ്ങളിലേക്ക് വികസിക്കുന്നു. മിശ്രവിവാഹിതർ എന്ന നിലക്ക് അവർ, പ്രത്യേകിച്ചും കുട്ടപ്പൻ, നേരിടുന്ന അവഗണനകളുടേയും അപമാനങ്ങളുടെയും അധിക്ഷേപങ്ങളൂടേയും ചിലപ്പോഴൊക്കെ അവർ നടത്തുന്ന പ്രതിരോധങ്ങളുടേയും രംഗങ്ങളാണവ. എങ്കിലും മമ്മുട്ടിയുടെ കഥാപാത്രം – കുട്ടൻ – പ്രത്യക്ഷപ്പെടുന്നതോടെ ആഖ്യാനത്തിന്റെ കേന്ദ്രം അവരെ വിട്ട് മമ്മുട്ടിയിലേക്ക് മാറുകയാണു… “ധീരോദാത്തൻ, അതിപ്രതാപ ഗുണവാൻ, വിഖ്യാത വംശൻ…” ഒക്കെയായി ഈ 2022 ലും ‘ലക്ഷണമൊത്ത’ നായകന്മാർ വാഴുന്ന ഇടമാണു മലയാള സിനിമ. അത്തരം ‘ലക്ഷണമൊത്ത’ ഒരു നായകനെ പിന്തുടർന്ന്, ഇക്കാലമത്രയും നമ്മളിൽനിന്ന് മറച്ചുപിടിച്ച ആ പാത്രനിർമ്മിതിയുടെ ഇരുണ്ട ഇടങ്ങളിലേക്ക് വെളിച്ചം പായിക്കുക എന്നതുകൂടി പുഴു സിനിമയുടെ സാംസ്കാരിക ദൗത്യങ്ങളിൽ പെടും. ഏകദേശം ‘ബാറ്റ്മാൻ’ സിനിമയിലെ പ്രതിനായകന്റെ കഥ ‘ജോക്കർ’ എന്ന സിനിമയായി മാറുന്ന പോലെയുള്ള ഒരു പ്രക്രിയ ആണത്. ഇവിടെ നായകനാണു പുതിയ വായനയുടെ എക്സ്-റേ പരിശോധനക്ക് വിധേയനാകുന്നത് എന്ന് മാത്രം. ഏതായാലും സേതുരാമയ്യർ CBI-യുടെ അഞ്ചാം ഭാഗം തിയേറ്ററുകളിൽ എത്തുന്ന സമയത്തുതന്നെയാണു പുഴു-വും പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നത് വലിയ യാദൃശ്ചികത ആകാമെങ്കിലും അതിലൊരു കാവ്യനീതി ഉണ്ടെന്ന് തോന്നി… വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള ഒരു ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണു സ്കൂൾ വിദ്യാർത്ഥിയായ മകനുമൊത്ത് കുട്ടൻ താമസിക്കുന്നത്. സർപ്പദംശം ഭയന്ന് ഒറ്റത്തൂൺ മാളികയിൽ ഒളിച്ച പരീക്ഷിത്തിനെ പോലെയാണു സ്വസ്ത്ഥത കെട്ട ആ ജീവിതം. തന്റെ പാരമ്പര്യ ‘മഹിമകൾ’ ലവലേശം ചോർന്നുപോകാതെ മകനിലേക്ക് പകരാൻ അയാൾ പ്രതിജ്ഞാബദ്ധനാണു. അതിന്റെ ഭാഗമായ പരിശീലനങ്ങളും ശിക്ഷണങ്ങളും അതീവ റ്റോക്സിക് ആയ ഒരു അന്തരീക്ഷത്തിലാണു ഫലത്തിൽ ആ കുട്ടിയെ എത്തിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞു പിന്നേയും കുറെ നേരം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും ആ കുട്ടി കടന്നു പോകുന്ന ട്രോമ… ‘പുഴു’ എന്ന പേരിന്റെ അടിസ്ഥാനം തക്ഷകന്റെ പ്രതികാരകഥയാണു. തക്ഷകന്റെ നാടക രംഗങ്ങൾ പലപ്പോഴും ‘leitmotif’ ആയി സിനിമയിൽ ഉപയോഗിച്ച് അത് ആവർത്തിച്ച് ഉറപ്പിക്കുന്നുമുണ്ട്. അതായത് പുഴു ജാത്യാഹങ്കാരത്തിന്റേയും ഹിംസയുടേയും തുറന്നു കാണിക്കൽ മാത്രമല്ല ഉദ്ദേശിച്ചത്, പ്രതികാരംകൂടിയാണു. ഏതു കോട്ട കൊത്തളത്തിൽ ഒളിച്ചാലും കണക്കു ചോദിക്കാനും പകരം വീട്ടാനും ഒരു പുഴു ജന്മം തേടിയെത്തിയേക്കും എന്ന മുന്നറിയിപ്പാണു. ഇതു മറ്റൊരു തരത്തിൽ കുട്ടപ്പൻ പ്രകടിപ്പിക്കുന്നുമുണ്ട്. ഓപ്പ (കുട്ടൻ) യുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ കാണുന്നു എന്ന പ്രതീക്ഷ സഹോദരി പ്രകടിപ്പിക്കുമ്പോൾ, “മാറിയാൽ അവർക്ക് നല്ലത്” എന്നാണു കുട്ടപ്പൻ പ്രതികരിക്കുന്നത്… മേലെനിന്ന് താഴേക്ക് ഔദാര്യത്തിന്റേയും കനിവിന്റേയും നീരൊഴുകുന്നത് കാത്തുനിൽക്കുകയല്ല തങ്ങൾ എന്ന പ്രഖ്യാപനമാണത്… എങ്കിലും, അവസാന രംഗത്തിൽ, മുഖ്യധാരാ സിനിമകളിൽ കാണുന്ന പോലെ, കണക്കുകൾ എണ്ണിപ്പറഞ്ഞ ഒരു പ്രതികാര കൃത്യം സിനിമയുടെ ഉള്ളടക്കത്തിന്റേയും അതുവരെയുള്ള ആഖ്യനരീതിയുടേയും നിറം കെടുത്തിയോ എന്ന തോന്നൽ പലരിലും ഉണ്ടാക്കിയേക്കാൻ ഇടയുണ്ട്. അതിൽ അസ്വാഭാവിക കരുതേണ്ടതില്ല. കാരണം, കുട്ടൻ എന്ന പോലീസ് ഒഫീസറുടെ ഭൂതകാലത്തിൽ നിന്ന് അയാളെ തിരഞ്ഞെത്തുന്നതാണു അത്. അതിന്റെ സാധുതയെ സംശയിക്കാൻ അയാളുടെ വർത്തമാന ജീവിതം നമ്മളെ ഒട്ടും അനുവദിക്കുന്നില്ല എന്ന് ഓർക്കുക. അല്ലാത്ത പക്ഷം അത് ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ’ ചെറിയാച്ചന്റെ ഭയം പോലെ ഹേതുവില്ലാത്ത ഒരു പെറ്റിബൂർഷ്വാ വിഭ്രമം മാത്രമാകും. പക്ഷെ, ഇവിടെ ചില സാധ്യതകൾ (സിനിമാറ്റിക് ആയി) തുറന്നുവെക്കുന്നുണ്ട് സിനിമയുടെ സൃഷ്ടാക്കൾ. സിനിമയുടെ അവസാനത്തോടടുത്ത് കുട്ടൻ നടത്തുന്ന ഹിംസകൾ ആയാലും അന്ത്യരംഗത്തിലെ ഏറ്റുമുട്ടൽ ആയാലും ആ സംഭങ്ങളിലൊന്നും പുറം ലോകം connect ചെയ്യപ്പെടുന്നില്ല എന്നോർക്കുക. കൃത്യത്തിന്റെ സമയത്തോ അതിനു ശേഷമോ പുറത്തുനിന്ന് ഒരു കാഴ്ച ആ സംഭവങ്ങളിലേക്ക് കൊടുത്തിട്ടില്ല. അവസാന രംഗത്ത് ശബ്ദം കേട്ട് വീട്ടുകാർ ഓടി എത്തുമ്പോഴും സംഭവം നടന്ന മുറിയിലേക്ക് പുറത്തു നിന്ന് ഒരു കാഴ്ച കൊടുത്തിട്ടില്ല. വാതിലുകളും ജനലുകളും അടച്ച അവസ്ഥയിൽ വീട്ടുകാർ മുറിയുടെ ചുറ്റും ഓടി നടക്കുന്നത് മാത്രമാണു കാണിക്കുന്നത്… മിക്കവാറും വളരെ subtle ആയി, മിനിമലിസ്റ്റ് എന്ന് തന്നെ പറയാവുന്ന രീതിയിലാണു പുഴുവിന്റെ ആഖ്യാനം. ഷോട്ടുകളിലോ ക്യാമറ മൂവ്മെന്റിസിലോ ഒക്കെ എന്തെകിലും പുതിയ സാധ്യതകൾ തേടിയതായി അനുഭവപ്പെട്ടില്ല. Monotonous ജീവിതത്തിന്റെ boredom ആവിഷ്ക്കരിക്കാൻ ശ്രമിച്ചതുകൊണ്ടാവും പല ഫ്രേമുകളും മൂവ്മെന്റ്സും ആവർത്തമായി തോന്നി. എഡിറ്റിങ്ങിലേയും പശ്ചാത്തല സംഗീതത്തിലേയും മികവുകൾ പ്രത്യേകം എടുത്തു പറയണം. റത്തീനയും ടീമും സൃഷ്ടിച്ച ‘പുഴു’ പല കോട്ട കൊത്തളങ്ങളുടേയും സ്വാസ്ത്ഥ്യം കെടുത്താനിടയുണ്ട്… അഭിനന്ദനങ്ങൾ… !
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ ഹദീസ് വിജ്ഞാനശാഖക്ക് വിശേഷിച്ചും മലയാളി വായനക്കാര്‍ക്ക് പൊതുവിലും 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്' അനര്‍ഘമായ ഒരു പുരസ്‌കാരം സമ്മാനിക്കുകയുണ്ടായി. ഹദീസ് ഗ്രന്ഥങ്ങളില്‍ പുകഴ്‌പെറ്റ 'സുനനുത്തിര്‍മിദി'യുടെ മലയാള വിവര്‍ത്തനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മഹത്തായ ഈ സംഭവം എന്തുകൊണ്ടോ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിര്‍വഹിക്കാന്‍ പ്രസിദ്ധീകരണാലയത്തിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ആരവങ്ങളില്ലാതെ കടന്നുപോയി. നേരത്തേ 'സ്വഹീഹുല്‍ ബുഖാരി'യുടെയും 'സ്വഹീഹ് മുസ്‌ലിമി'ന്റെയും സംഗ്രഹങ്ങള്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'തിര്‍മിദി'യുടെ സംഗ്രഹം ഈ ഗണത്തില്‍ മൂന്നാമത്തേതാണ്. പക്ഷേ, സംഗ്രഹമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉയരുന്ന സങ്കല്‍പമല്ല ഈ ഗ്രന്ഥത്തിനുള്ളത്. സംഗ്രഹ കര്‍ത്താവ് തന്നെ വിവരിച്ച പോലെ ഹദീസുകളുടെ 'സനദു'കള്‍ കളഞ്ഞ്, നബി(സ)യില്‍ നിന്നുദ്ധരിക്കുന്ന ഏറ്റവും ആദ്യത്തെ റിപ്പോര്‍ട്ടറുടെ പേര്‍ മാത്രം പറയുക, സ്വഹാബിമാരുടെയോ താബിഉകളുടെയോ ചില 'അഥറു'കള്‍ ഒഴിവാക്കുക, ഒരേ ഹദീസ് വിവിധ നിവേദക ശ്രേണികളില്‍ ഒരേ ശീര്‍ഷകത്തില്‍ വന്നിട്ടുണ്ടെങ്കില്‍ ആവര്‍ത്തനം ഒഴിവാക്കുക- ഇത്തരം കാര്യങ്ങള്‍ മാത്രമാണ് സംഗ്രഹം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. അതിനാല്‍ സുനനുത്തിര്‍മിദിയിലെ ഹദീസുകളെല്ലാം ഈ 'മുഖ്തസ്വിറി'ലും ഉണ്ടെന്ന് കാണാം. മൂലഗ്രന്ഥത്തില്‍ മൊത്തം 3956 ഹദീസുകളാണുള്ളതെങ്കില്‍ ഈ സംഗ്രഹത്തില്‍ 3950 ഹദീസുകളും ചേര്‍ത്തിട്ടുണ്ട്. ആധുനിക കാലഘട്ടത്തിലെ വിഖ്യാത ഹദീസ് പണ്ഡിതനായ ഡോ. മുസ്ത്വഫാ ദീബ് അല്‍ബുഗാ(ജനനം: 1938)യാണ് ഈ കൃതിയുടെ കര്‍ത്താവ്. ഹദീസ് വിജ്ഞാനശാഖക്ക് അനര്‍ഘമായ സേവനങ്ങള്‍ ചെയ്ത പണ്ഡിത വരേണ്യനാണ് ഡോ. ബുഗാ. തന്റെ ഈ ദൗത്യനിര്‍വഹണത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു: ''സുന്നത്തിന് സേവനം ചെയ്യാനുള്ള മഹാഭാഗ്യം നല്‍കി അല്ലാഹു എന്നെ ആദരിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് സരളവും ലളിതവുമായ രീതിയില്‍ അതെത്തിച്ചുകൊടുക്കാനുള്ള സൗഭാഗ്യം അല്ലാഹു എനിക്ക് നല്‍കി. സ്വഹീഹുല്‍ ബുഖാരിക്കും സുനനുദ്ദാരിമിക്കും നിര്‍വഹിച്ച സേവനത്തിനു ശേഷം പ്രവാചകചര്യ പഠിക്കാനും പാരായണം ചെയ്യാനും മനസ്സിലാക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് മൂലഗ്രന്ഥങ്ങളുടെ സംഗ്രഹങ്ങള്‍ നല്‍കാനുള്ള മാര്‍ഗദര്‍ശനം അല്ലാഹു എനിക്ക് നല്‍കി. അങ്ങനെ സബീദിയുടെ مختصر البخارى -യും മുന്‍ദിരിയുടെ مختصر مسلم -ഉം ഇതിനായി ഞാന്‍ തെരഞ്ഞെടുത്തു. പിന്നീട് ഞാന്‍ ചില ഗ്രന്ഥങ്ങള്‍ സ്വയം സംഗ്രഹിച്ചു. സുനനു അബീദാവൂദും സുനനുന്നസാഈയും അപ്രകാരമാണ് സംഗ്രഹിച്ച് പദങ്ങളുടെ വിശദീകരണം നല്‍കിയത്. ഈ രംഗത്തുള്ള സേവനങ്ങളുടെ തുടര്‍ച്ചയായി 'അല്‍ ജാമിഉസ്സ്വഹീഹ്' എന്ന് പേരുള്ളതും سنن الترمذى എന്ന് വിശ്രുതവുമായ ഈ ഗ്രന്ഥം സംഗ്രഹിക്കുകയും പദങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തിരിക്കുകയാണ്. സുന്നത്തിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നില്‍ ഇതും ഞാന്‍ സമര്‍പ്പിക്കുന്നു'' (മൂലകൃതിയുടെ ആമുഖം പേജ് 14). ഇരുപതോളം പണ്ഡിതന്മാരുടെ സംഘടിത ശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. വി.കെ അലിയാണ് ജനറല്‍ എഡിറ്റര്‍. കെ. അബ്ദുല്‍ ജബ്ബാര്‍ കൂരാരി തിര്‍മിദിയെക്കുറിച്ചെഴുതിയ ലഘു ജീവചരിത്രവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ അവസാനം ഇരുപതോളം പേജുള്ള ഒരു ഗ്രന്ഥസൂചിയുമുണ്ട്. ഹദീസുകള്‍ വിഷയാടിസ്ഥാനത്തില്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമാകും. അധ്യായങ്ങളുടെ ശീര്‍ഷകം, ഉപശീര്‍ഷകങ്ങള്‍, ഹദീസിന്റെ പേജ് നമ്പര്‍ എന്നീ ക്രമത്തിലാണ് ഗ്രന്ഥസൂചി ചേര്‍ത്തിട്ടുള്ളത്. ഹദീസുകളുടെ സുവര്‍ണകാലം ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളാണ്. മൂന്നാം നൂറ്റാണ്ടിലാണ് ഇമാം തിര്‍മിദി ജീവിക്കുന്നത്. ബുഖാരി, മുസ്‌ലിം പോലുള്ളവരെല്ലാം ഇതേ കാലക്കാരാണ്. ബുഖാരിയുടെയും മുസ്‌ലിമിന്റെയും ശിഷ്യന്‍ കൂടിയാണ് തിര്‍മിദി. തിര്‍മിദിയില്‍നിന്ന് ഇമാം ബുഖാരിയും ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. ബുഖാരി, മുസ്‌ലിം എന്നിവരുടെ ജാമിഉകള്‍ക്കു ശേഷം മൂന്നാം സ്ഥാനം ഇമാം തിര്‍മിദിയുടെ ഹദീസ് സമാഹാരത്തിന് പണ്ഡിതലോകം വകവെച്ചുകൊടുത്തിട്ടുണ്ട്. ഉസ്‌ബെക്കിസ്താനിലെ തുര്‍മുദ് എന്ന പ്രദേശത്താണ് (തിര്‍മിദ് എന്നും പാഠഭേദമുണ്ട്) ഹിജ്‌റ 209-ല്‍ അബൂഈസാ മുഹമ്മദ് തിര്‍മിദി ജനിക്കുന്നത്. ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നീ പ്രദേശങ്ങളിലെല്ലാം ചുറ്റി സഞ്ചരിച്ച് വിവിധ പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കി. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രതിപാദന രീതിയനുസരിച്ചാണ് അദ്ദേഹം ഹദീസുകള്‍ ക്രോഡീകരിച്ചത്. അതിനാല്‍ 'സുനനുത്തിര്‍മിദി' എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഹദീസ് സമാഹാരം വിഖ്യാതമാകുന്നത്. ഹിജ്‌റ 279-ലാണ് തിര്‍മിദിയുടെ മരണം. ബുഖാരിയേക്കാളും മുസ്‌ലിമിനേക്കാളും സാധാരണക്കാര്‍ ഇഷ്ടപ്പെടുക 'സുനനുത്തിര്‍മിദി'യാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ടതും ആശയ വ്യക്തതയുള്ളതുമായ ഹദീസുകളും ദൈനംദിന ജീവിതത്തില്‍ അനുഷ്ഠിച്ചു പോരേണ്ട കര്‍മങ്ങളെയും പ്രാര്‍ഥനകളെയും കുറിച്ച റിപ്പോര്‍ട്ടുകളും ഇതില്‍ കൂടുതലാണ് എന്നതാണതിനു കാരണം. ശുദ്ധി, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, വിവാഹം, കച്ചവടം, ശിക്ഷാവിധികള്‍, വസ്ത്രം, ഭക്ഷണം, വൈദ്യം, അനന്തരാവകാശം, കലാപങ്ങള്‍, സ്വര്‍ഗം, നരകം, വിജ്ഞാനം, ആചാരമര്യാദകള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, പ്രാര്‍ഥനകള്‍, മഹാന്മാരുടെ അപദാനങ്ങള്‍ എന്നിവ അവക്കുദാഹരണമാണ്. ഇവയില്‍ പല വിഷയകമായും ചേര്‍ത്തിട്ടുള്ള ഹദീസുകള്‍ പ്രബലമായിക്കൊള്ളണമെന്നില്ല. ഹദീസുകളുടെ പ്രാബല്യം എത്രത്തോളമാണെന്ന് തിര്‍മിദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവ സ്വഹീഹ് (പ്രബലം), ഹസന്‍ (കൊള്ളാവുന്നത്), ദഈഫ് (ദുര്‍ബലം) എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ചില ഹദീസുകളെക്കുറിച്ച് പ്രബലമാണോ, രണ്ടാം തരമാണോ എന്നതില്‍ ഹദീസ് നിരൂപകന്മാര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അതിനെ അദ്ദേഹം حديث حسن صحيح എന്നു വിശേഷിപ്പിക്കുന്നു. حسن صحيح എന്നു പറയുന്ന ഹദീസുകള്‍ صحيح എന്നു മാത്രം പറയുന്നതിനേക്കാള്‍ പദവി കുറഞ്ഞതായിരിക്കും. അതുപോലെ അപൂര്‍വം ഹദീസുകളെയെങ്കിലും حديث حسن ضعيف എന്ന രൂപത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. അത് ദുര്‍ബലമാണെന്ന അഭിപ്രായവും ഉണ്ട് എന്നര്‍ഥം. ചിലപ്പോള്‍ ഒരേ ഹദീസിന് വ്യത്യസ്ത പരമ്പരകളുണ്ടെങ്കില്‍ അവയില്‍ ചിലത് സ്വഹീഹും ചിലത് ഹസനും മറ്റു ചിലത് ദഈഫുമാണെന്നും അര്‍ഥമാക്കുന്നുണ്ട്. ഇവ്വിഷയകമായ വിശദമായ ചര്‍ച്ച സുനനുത്തിര്‍മിദിയുടെ വ്യാഖ്യാന ഗ്രന്ഥമായ 'തുഹ്ഫതുല്‍ അഹ്‌വദി'യില്‍ ഏകദേശം പത്തിരുപത്തഞ്ച് പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. ഹദീസുകളുടെ പ്രാബല്യത്തെക്കുറിച്ച് പൊതുവെ സ്വീകരിക്കപ്പെടുന്ന മാനദണ്ഡം, അവയുടെ നിവേദന പരമ്പര അവലംബനീയമാണോ എന്നാണ്. എന്നാല്‍ നിവേദന പരമ്പര സ്വീകാര്യമാകുന്നതോടൊപ്പം ആശയം അസ്വീകാര്യവും അതിനാല്‍ തള്ളിക്കളയേണ്ടതുമായ എത്രയോ ഹദീസുകളുണ്ട്; ഖുര്‍ആനിന് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകള്‍ പോലെ. ഇത്തരം ഹദീസുകളെ തിരസ്‌കരിക്കണമെന്നാണ് പണ്ഡിതമതമെങ്കിലും പ്രായോഗിക തലത്തില്‍ പലരും ആ നിഷ്ഠ പുലര്‍ത്താറില്ല. അതുപോലെ ദുര്‍ബലമായ ഹദീസുകള്‍ 'മതവിധി' കണ്ടെത്താന്‍ അടിസ്ഥാനമാക്കരുതെന്നും പണ്ഡിതന്മാര്‍ പറയുന്നു. അതേസമയം ഖുര്‍ആനിന് എതിരായിട്ടും മുത്ത്വലാഖിന് നിയമസാധുത നല്‍കുക പോലുള്ള ചില അബദ്ധങ്ങള്‍ സാര്‍വത്രികമായി കാണാം. അതിനാല്‍ 'സനദി'ന്റെയോ 'മത്‌നി'ന്റെയോ സ്വീകാര്യത മാത്രം അവലംബിക്കാതെ ഹദീസുകളെ സമീപിക്കുന്ന നിലപാടാണ് കൂടുതല്‍ ശരി. ആ നിലക്ക് തിര്‍മിദിയുടെ ഹദീസുകള്‍ക്ക് മുസ്‌ലിം ലോകത്ത് പ്രചാരം സിദ്ധിച്ചതില്‍ അത്ഭുതമില്ല. ബുഖാരിയും മുസ്‌ലിമും പ്രസിദ്ധീകരിച്ചപ്പോള്‍ അടിക്കുറിപ്പുകള്‍ ഇല്ലാത്തത് വായനക്കാര്‍ക്ക് വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചില ഹദീസുകളുടെ ആശയങ്ങള്‍ മനസ്സിലാക്കാനും ചിലതിന്റെ സാധുത ബോധ്യപ്പെടാതിരിക്കാനും അത് കാരണമായി. ഈ കുറവ് വലിയൊരളവോളം പരിഹരിക്കാന്‍ 'സുനനുത്തിര്‍മിദി'യില്‍ ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിലും നൂറു ശതമാനം പരിഹരിക്കപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. അടുത്ത പതിപ്പുകളില്‍ ഈ ന്യൂനത പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം. പ്രവാചക ചര്യയുടെ നേരെ ആക്രമണം രൂക്ഷമായ ഒരു കാലഘട്ടമാണിത്. ഇസ്‌ലാമിനെ ഇതുമൂലം തകര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതിയോഗികളുടെ ദുഷ്ടലാക്ക്. കാരണം സുന്നത്തിന്റെ അഭാവത്തില്‍ ഇസ്‌ലാമിന് നിലനില്‍പില്ലെന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ ഇത്തരം ഹദീസ് സമാഹാരങ്ങള്‍ കൂടുതല്‍ കൈകളിലെത്താന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1072 പേജുകളുള്ള ഈ പുസ്തകത്തിന്റെ മുഖവില 1199 രൂപയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, പള്ളികള്‍, മുസ്‌ലിം ഭവനങ്ങള്‍, മതപണ്ഡിതന്മാര്‍ എന്നിവര്‍ക്ക് അത്യന്താപേക്ഷിതമായ ഈ കൃതി ചുരുങ്ങിയ വിലയ്ക്ക് അവര്‍ക്ക് ലഭ്യമാക്കാന്‍ ഐ.പി.എച്ച് ആകര്‍ഷകമായ സ്‌കീമുകള്‍ തയാറാക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമിലെ ക്ലാസിക് കൃതികള്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കുമ്പോള്‍ കുറേക്കൂടി വ്യാപകമായ പരസ്യം നല്‍കി മുസ്‌ലിം ബഹുജന ശ്രദ്ധ ആകര്‍ഷിക്കുന്നതിലും പുതിയ പരസ്യതന്ത്രങ്ങള്‍ സ്വീകരിക്കുന്നതിലും ഐ.പി.എച്ച് ഭാരവാഹികള്‍ ബഹുദൂരം മുന്നോട്ട് പോവേണ്ടിയിരിക്കുന്നു.
കാലിഫോര്‍ണിയ: ഉപകാരപ്രദമായ കുറച്ചധികം ഫീച്ചറുകളുമായി വാട്‌സ്ആപ്പ് ഉടന്‍ എത്തും.ഏറെ ജനപ്രീതിയുള്ള വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. വാട്‌സ്ആപ്പ് ബീറ്റ നിരീക്ഷകരായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്ത വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന ചില ഫീച്ചറുകളാണ് താഴെ. വെക്കേഷന്‍ മോഡ് ഉപയോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ ആയിരിക്കും ഇത്. നിലവില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്നും മറയുമെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയൊരു സന്ദേശം വന്നാല്‍ അത് താനെ പ്രധാന ചാറ്റ്‌ലിസ്റ്റിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വരികയാണ്. ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ പുതിയ സന്ദേശം വന്നാലും അത് താനെ തിരികെ എത്തില്ല. ആര്‍ക്കൈവ് ലിസ്റ്റില്‍ നിന്നും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ ചാറ്റ് പ്രധാന ഇന്‍ബോക്‌സിലേക്ക് എത്തുകയുള്ളൂ. ആര്‍ക്കൈവ് ചാറ്റ് ഫീച്ചര്‍ നിലവില്‍ വന്നതിന് ശേഷം ഉപയോക്താക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഈ മാറ്റം. ഇതുവഴി ചാറ്റുകള്‍ നീക്കം ചെയ്യാതെ തന്നെ ഇന്‍ബോക്‌സില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ അതിന്റെ നിര്‍മാണ ഘട്ടത്തിലാണ്. ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ എത്തുമെങ്കിലും ഐഓഎസ് പതിപ്പിലായിരിക്കും ആദ്യം എത്തുകയെന്ന് വാട്‌സ്ആപ്പ് ബീറ്റാ നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോ പറഞ്ഞു. Download ShalomBeats Radio Android App | IOS App സൈലന്റ് മോഡ് ആന്‍ഡ്രോയിഡ് ഓറിയോയ്ക്ക് മുകളിലുള്ള എല്ലാ ഫോണുകളിലേക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ആപ്പ് ഐക്കണിന് മുകളിലായി വായിക്കാത്ത, മ്യൂട്ട് ചെയ്ത സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്ന ചുവന്ന നോട്ടിഫിക്കേഷന്‍ ബാഡ്ജുകളെ വിലക്കുന്ന ഫീച്ചറാണ് സൈലന്റ് മോഡ്. ചാറ്റ് മ്യൂട്ട് ഫീച്ചര്‍ അവതരിപ്പിച്ചപ്പോഴും ബാഡ്ജുകള്‍ അവയുടെ എണ്ണം കാണിക്കുമായിരുന്നു. സൈലന്റ് മോഡ് വരുന്നതോടെ മ്യൂട്ട് ചെയ്ത ചാറ്റുകള്‍ ആപ്പ് ബാഡ്ജില്‍ കാണില്ല. ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയുടെ നീളം ചുരുക്കുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയുടെ നീളം വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചര്‍. ഗ്രൂപ്പ് മെമ്പേഴ്‌സ് ലിസ്റ്റില്‍ നിശ്ചിത എണ്ണം അംഗങ്ങളുടെ കോണ്‍ടാക്റ്റ് മാത്രം പ്രദര്‍ശിപ്പിക്കുകയും ബാക്കി വരുന്നവ ‘മോര്‍’ എന്ന ബട്ടന് കീഴിലേക്ക് മാറ്റുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയ്ക്ക് താഴെയാണ് എക്‌സിറ്റ് ഗ്രൂപ്പ്, റിപ്പോര്‍ട്ട് സ്പാം പോലുള്ള ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്. അംഗങ്ങളുടെ എണ്ണം കൂടുതലാണെങ്കില്‍ നിലവിലെ സ്ഥിതിയില്‍ ആ പട്ടിക മുഴുവന്‍ പൂര്‍ത്തിയായതിന് ശേഷമേ താഴെയുള്ള ഓപ്ഷനുകളിലേക്ക് എത്തുകയുള്ളൂ. പുതിയ ചാറ്റ് സ്റ്റിക്കറുകള്‍ പുതിയ ചാറ്റ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചര്‍ ഇപ്പോഴും ബീറ്റാ പതിപ്പില്‍ മാത്രമാണുള്ളത്. ആപ്പിനുള്ളില്‍ തന്നെ ഇമോജികള്‍ക്കായി ഒരു പ്രത്യേക വിഭാഗം നല്‍കുകയാണ് ഇതുവഴി. ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ മറ്റ് അക്കൗണ്ടുകള്‍ വാട്‌സ്ആപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. എന്താണ് ഇതിന്റെ ആവശ്യകതയെന്ന് വ്യക്തമല്ല. സാധാരണ പാസ്‌വേഡ് റിക്കവറി ആവശ്യങ്ങള്‍ക്കും മറ്റുമാണ് മറ്റ് അക്കൗണ്ടുകളെ ലിങ്ക് ചെയ്യാറ്. സൈ്വപ് റ്റു റിപ്ലൈ (ആന്‍ഡ്രോയിഡ്) ഐഓസ് പതിപ്പില്‍ നിലവില്‍ വന്നിട്ടുള്ള ഫീച്ചറാണിത്. സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഇത് എളുപ്പമാക്കുന്നു. ഇതുവഴി ചാറ്റ് സന്ദേശങ്ങള്‍ക്ക് മുകളില്‍ നിന്നും വലത്തോട്ട് സൈ്വപ് ചെയ്താല്‍ മതി, റിപ്ലൈ വിന്‍ഡോ തുറന്നുവരും. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പരസ്യം വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യം നല്‍കാനുള്ള നീക്കം കമ്പനിയുടെ ഭാഗത്ത് നിന്നും കാര്യമായി നടക്കുന്നുണ്ട്. വാട്‌സ്ആപ്പില്‍ നിന്നും കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് (ആന്‍ഡ്രോയിഡ്) വീഡിയോ കണ്ടുകൊണ്ട് വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ചാറ്റ് സ്‌ക്രീനിന് മുകളിലായി വീഡിയോ പ്ലെയര്‍ വിന്‍ഡോ കാണാം. ഐഓഎസ് പ്ലാറ്റ്‌ഫോമില്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്. ഡാര്‍ക്ക് മോഡ് വാട്‌സ്ആപ്പ് സ്‌ക്രീനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഈ മാറ്റത്തെകുറിച്ചുള്ള സ്ഥിരീകരിച്ച വിവരങ്ങള്‍ ഇതുവരെ വന്നിട്ടില്ല
ലക്‌നൗ: വി​ര​മി​ച്ച പോ​ലീ​സു​കാ​ര​നെ ന​ടു​റോ​ഡി​ല്‍ ആളുകൾ നോക്കിനിൽക്കെ തല്ലിക്കൊന്നു. അ​ല​ഹാ​ബാ​ദി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെയായിരുന്നു സംഭവം. എ​ഴു​പ​തു​കാ​ര​ന്‍ അ​ബ്ദു​ള്‍ സ​മ​ദാ​ണ് യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ വ​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ബ്ദു​ള്‍ സ​മ​ദിനെ ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. എന്നാൽ സംഭവം കണ്ടുനിന്നവർ ആരുംതന്നെ അക്രമികളെ തടയാൻ ശ്രമിച്ചതുമില്ല. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​ല്‍ പ​തി​ഞ്ഞു. സൈ​ക്കി​ളി​ല്‍ പോ​കു​ക​യാ​യി​രു​ന്ന റി​ട്ട​യേ​ഡ് എ​സ്‌ഐ ആ​യ അ​ബ്ദു​ള്‍ സ​മ​ദി​നെ ചു​വ​ന്ന ഷ​ര്‍​ട്ടി​ലെ​ത്തി​യ ആ​ളാ​ണ് മ​ര്‍​ദി​ച്ചു തു​ട​ങ്ങു​ന്ന​ത്. സ​മ​ദി​നെ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു നി​ല​ത്തു​വീ​ഴ്ത്തി. സമീപത്തെ ടെ​റ​സി​ല്‍​നി​ന്ന് അ​ക്ര​മം വീ​ക്ഷി​ക്കു​ന്ന​തും മ​റ്റു നി​ര​വ​ധി പേ​ര്‍ സൈ​ക്കി​ളി​ലും ബൈ​ക്കി​ലു​മാ​യും വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. മ​ര്‍​ദ​ന​മേ​റ്റു ചോ​ര​വാ​ര്‍​ന്ന സ​മ​ദി​നെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച്‌ അ​ക്ര​മി​സം​ഘം ക​ട​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മരണപ്പെടുകയായിരുന്നു. ജു​നൈ​ദ് എ​ന്ന​യാ​ളാ​ണ് അ​ക്ര​മി സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. . ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്തു ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റിർ ചെയ്‌തിട്ടുണ്ട്‌. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസില്‍ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററും മറ്റ് ആധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ 100 കിടക്കകളാണ് ഒരുക്കുന്നത്. ദേശീയ ആരോഗ്യ മിഷനുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഈ കേന്ദ്രം സജ്ജമാക്കുന്നത്. ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനു വിവിധ സഹായങ്ങളും സൗകര്യങ്ങളും ഫെഡറല്‍ ബാങ്ക് കേരളത്തിലും രാജ്യത്ത് മറ്റിടങ്ങളിലും നടപ്പിലാക്കിവരുന്നുണ്ട്. 10,000 വാക്സിന്‍ കാരിയര്‍ യൂണിറ്റുകള്‍ കേരള സര്‍ക്കാരിനു വേണ്ടി ബാങ്ക് നല്‍കുന്നുണ്ട്. ഇതിനു പുറമെ മലപ്പുറം ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി മൂന്ന് മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ക്കുള്ള സഹായവും ഫെഡറല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളില്‍ പ്രമുഖ ആശുപത്രിയുമായി ചേര്‍ന്ന് വന്‍ വാക്സിനേഷന്‍ പദ്ധതിയും നടപ്പാക്കുന്നുണ്ട്. Federal Bank Sets Up 100 Bed Covid Special Facility in Aluva District Govt Hospital In a fresh tranche of support to the nation’s fight against Covid, Federal Bank donates ₹ 3.55 Crore for setting up a special Covid Facility in Aluva Government District Hospital. This ICU within the hospital campus will have 100 beds with ventilators and several other advanced medical support equipment for treating Covid patients. The Bank is working jointly with National Health Mission to make the facility operational at the earliest. This CSR activity of the Bank will help Ernakulam district in ensuring quality treatment to rising number of Covid patients in the district. This project forms part of various infrastructure, logistic and awareness programs that Federal Bank Hormis Memorial Foundation, CSR arm of Federal Bank, has recently undertaken to combat the second wave of Covid in Kerala and at national level. The other day, the Bank sponsored 10,000 units of vaccine carriers to the Government of Kerala, which have started arriving the state. The Bank has also lent support to Malappuram district to organize three mobile vaccination units which ply in different parts of the district inoculating senior citizens and people with special needs. In addition to these, the Bank is funding many other Covid relief and vaccination initiatives all over India, which include a mega CSR project in partnership with Apollo Hospitals and a national media group for supporting vaccination drives in five districts which are worst hit by the pandemic.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മംഗലാപുരം വിമാനാപകടം നടന്ന ശേഷമാണ് ടേബിള്‍ടോപ്‌ റണ്‍വേ എന്ന് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. ടേബിള്‍ ടെന്നീസ് എന്താണെന്ന് ഒരു ഐഡിയ ഉള്ളതിനാല്‍ സംഗതി പെട്ടെന്ന് പിടികിട്ടി. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുക. ഏതെങ്കിലും കാരണവശാല്‍ റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ തെന്നി മാറിയാല്‍ താഴെ അഗാധ ഗര്‍ത്തങ്ങളിലേക്ക് പതിക്കും. കുട്ടികള്‍ മേശപ്പുറത്ത് കാറും ബസ്സും ഉരുട്ടിക്കളിക്കുന്ന പോലുള്ള ഒരു ഏര്‍പാടാണ് ഇതിന് മുകളിലുള്ള വിമാനമിറക്കം. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ അവ നിലത്ത് കിടക്കും. ഇത് കേട്ടത് മുതല്‍ എന്റെ ഉള്ളില്‍ ഒരു കാളലുണ്ട്. കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ഞാന്‍ കരിപ്പൂരില്‍ ഇറങ്ങാറുണ്ട്. വിമാനം ലാന്റിങ്ങിനു അടുത്താല്‍ ഏറെ സന്തോഷമാണ്. കൊണ്ടോട്ടി അങ്ങാടിയും കടലുണ്ടിപ്പുഴയും അഴിമുഖവും ലൈറ്റ് ഹൗസും എന്ന് വേണ്ട വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനും അതിനടുത്ത എന്റെ വീടും വരെ ഏതാണ്ട് കാണാം. മിക്കവാറും വിന്‍ഡോ സീറ്റ് തന്നെ ഞാന്‍ ചോദിച്ച് വാങ്ങാറുള്ളത് ഈ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടിയാണ്. ഗള്‍ഫിന്റെ ഊഷരതയില്‍ നിന്നും നാട്ടിന്റെ പച്ചപ്പിലേക്കുള്ള ആ ഇറക്കം ഏറെ ആഹ്ലാദകരമാണ്. പ്രവാസികളായ എല്ലാവരും വിമാന ജാലകത്തിലൂടെ സ്വന്തം നാടിന്റെ ഹരിതാഭ ആസ്വദിച്ച് ചുണ്ടിലും മനസ്സിലും പുഞ്ചിരിയുടെ പൂത്തിരി കത്തിക്കുന്ന നിമിഷങ്ങള്‍. ഇനി അത്തരം ആഹ്ലാദ നിമിഷങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. എല്ലാം ടേബിള്‍ ടോപ്‌ കൊണ്ട് പോയി. റണ്‍വേ വീതി കൂട്ടാന്‍ സ്ഥലം വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞു കൊണ്ടോട്ടി നിവാസികളായ പ്രവാസികള്‍ കുടിയൊഴിപ്പിക്കലിനെതിരെ ജിദ്ദയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. അന്ന് ആ യോഗത്തില്‍ പോയി അവരോട് സോളിഡാരിറ്റി പ്രഖ്യാപിച്ചു ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. ഈ ടേബിള്‍ ടോപിന്റെ വിവരം അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ആ പണിക്ക് ഞാന്‍ പോവില്ലായിരുന്നു. വികസനം എവിടെ വരുകയാണെങ്കിലും അവിടെ പോയി സോളിഡാരിറ്റി കളിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി. കൊണ്ടോട്ടിക്കാരെ, പ്ലീസ്.. കുറച്ച് സ്ഥലം കൂടി വിട്ടു കൊടുക്ക്‌.. നമ്മുടെ റണ്‍വേ ഒന്ന് നീളം കൂട്ടട്ടെ. വീതിയും അല്പം കൂട്ടിക്കോട്ടെ. കൊണ്ടോട്ടി അങ്ങാടി തന്നെ പൊളിച്ചിട്ടായാലും വേണ്ടില്ല. സംഗതി നടക്കണം. (എനിക്ക് അവിടെ ഒരിഞ്ചു ഭൂമിയില്ലാത്തത് കൊണ്ടാണ് ഇത്ര ആവേശത്തോടെ പറയുന്നത്) റഷ്യക്കാരോ ഉഗാണ്ടക്കാരോ മറ്റോ ആയിരുക്കും നമ്മുടെ എയര്‍ ഇന്ത്യ ഓട്ടുന്നത്. ബ്രേക്ക്‌, ക്ലച്ച്, ആക്സിലറേറ്റര്‍.. ഇതിലേതെങ്കിലും ഒന്ന് മാറിച്ചവിട്ടിയാല്‍ എല്ലാം തീര്‍ന്നു. ഇതൊന്നും തമാശയായിട്ട് എടുക്കരുത്. കാര്യമായിട്ടു പറയുകയാണ്‌. കഴിഞ്ഞ ദിവസം അറബ് ന്യൂസ്‌ പത്രത്തില്‍ റോയിട്ടര്‍ റിപ്പോര്‍ട്ടര്‍ ടിം ഹെഫറുടെ ഒരു ലേഖനം ഉണ്ടായിരുന്നു. മംഗലാപുരം ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടേബിള്‍ ടോപ്‌ റണ്‍വേകളുടെ അപകട സാധ്യതയെക്കുറിച്ചും അവ കുറക്കാനുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുമാണ് അതില്‍ പ്രതിപാദിക്കുന്നത്. റണ്‍വേകളില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറാതിരിക്കാന്‍ EMAS ( Engineered Materials Arresting System ഫോട്ടോ കാണുക. വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറാതിരിക്കാന്‍ ക്രഷബിള്‍ കോണ്ക്രീറ്റ് ഉപയോഗിച്ചിരിക്കുന്നു ) തുടങ്ങിയ പല നൂതന സംവിധാനങ്ങളും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് റോയിട്ടര്‍ ലേഖകന്‍ പറയുന്നുണ്ട്. അത്തരം സംവിധാനങ്ങള്‍ നമ്മുടെ എയര്‍പോര്‍ട്ടുകളിലും ഉണ്ടാക്കാന്‍ പറ്റിയേക്കും. അപകടം ഉണ്ടായി നൂറ്ററുപത് പേര്‍ക്ക് പത്ത്‌ ലക്ഷം കൊടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം ഉണ്ടാകാതിരിക്കാന്‍ അല്പം പണം മുടക്കുന്നതാണ്. വിമാനത്താവള അധികൃതരും രാഷ്ട്രീയ നേതൃത്വവുമൊക്കെ നമ്മുടെ ടേബിള്‍ ടോപ്പിന്‍റെ കാര്യം ശ്രദ്ധിക്കുമോ ആവോ? എം എ യൂസഫലി സാഹിബ് എയര്‍ ഇന്ത്യയുടെ ഡയരക്ടര്‍ പദവിയില്‍ എത്തിയത് ഗള്‍ഫ്‌ പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അദ്ദേഹമെങ്കിലും കരിപ്പൂരിന്‍റെയും മംഗലാപുരത്തിന്റെയും കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. പടച്ചോനേ.. കാക്കണേ...
ഹെല്ലാറോ എന്നാൽ വിസ്ഫോടനം, അഥവാ ഒരു വൻ തിരമാല പോലെ വലിയ ഒരു ഊർജസ്രോതസ്സ് എന്നാണ് അർത്ഥം. ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഊർജ്ജം. മൂന്ന് വർഷമായി മഴ പെയ്തിട്ടില്ലാത്ത കച്ചിൽ ആ മാറ്റം കൊണ്ടുവരുന്നത് അവിടുത്തെ സ്ത്രീകളാണ്. സർക്കാരിന്റെ സാന്നിധ്യം പോലും അറിയാത്ത ഉൾനാട്ടിൽ കടുത്ത അടിച്ചമർത്തലിനും ഗാർഹിക പീഡനത്തിനും വിവേചനത്തിനും ഇരയായി കഴിയുന്ന സ്ത്രീകളുടെ കഥയാണ് ഹെല്ലാറോ. പ്രകൃതിയുടെയും സ്ത്രീയുടെയും കഥ ഒരു ഘട്ടത്തിൽ ഒന്നാകുന്നു. ഒരു നാടോടി കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രത്തെ വലുതാക്കിയത് സംവിധായകൻ അഭിഷേക് ഷായുടെ കലാബോധവും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവുമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ത്രിഭുവൻ ബാബു സദിനേനി ഒരു ചിത്രകാരനാണെന്ന് തോന്നിപ്പോകും. ഒരോ ഫ്രെയിമും ഒരു ചിത്രമാണ്. വരണ്ട മരുഭൂമിയിൽ വർണ പാവാടകൾ അണിഞ്ഞ ഗുജറാത്തി സ്ത്രീകളും ചെമ്പ് കുടങ്ങളും സൂര്യനും ചന്ദ്രനും മണൽപ്പരപ്പും എല്ലാം കഴ്ചക്കാർക്ക് അദ്ദേഹം അത്രമേൽ പ്രിയങ്കരമാക്കിയിരിക്കുന്നു. വെളിച്ചത്തിന്റെ അതി വിദഗ്ധമായ ഉപയോഗമാണ് മറ്റൊരു പ്രത്യേകത. മഴയില്ലാത്ത നാട്ടിൽ, നൃത്തം പോലും സ്ത്രീകൾക്ക് അന്യമാക്കിയ പുരുഷന്മാരുടെ നാട്ടിൽ, സ്ത്രീകൾക്ക് അതിജീവനം അതിസാഹസികമാകുകയാണ്. പക്ഷെ അവർ ഗർഭ നൃത്തം കളിക്കുന്നതോടെ അവരുടെ ഉള്ള് ഉണരുകയാണ്. മഴയും നൃത്തവും അതിജീവനവും ഇഴചേർന്ന മനോഹര കാവ്യമാണ് ഹെല്ലാറോ. മികച്ച ചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌കാരം നേടിയ ചിത്രം. നായിക ശ്രദ്ധ ഡാങ്കർ പ്രത്യേക പരാമർശവും നേടി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Gujarati, MsoneGold Tagged: Akhila Premachandran Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
വിക്കിപീഡിയയിലും കീമാജിക്കിലും ഉപയോഗിച്ച അതേ മലയാളം മൊഴി രീതിയിലുള്ള കീബോർഡ് കീമാനിനു വേണ്ടിയും തയ്യാറാക്കി. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുൻപ് കീമാനിനെ കുറിച്ച് ചെറിയൊരു ആമുഖം നൽകാം. ചരിത്രം കുറേ വർഷങ്ങൾക്ക് മുൻപ് കീമാനായിരുന്നു മലയാളം എഴുതാനായി വിൻഡോസിൽ വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നത്. അന്ന് രാജ് നീട്ടിയത്ത് (പെരിങ്ങോടൻ) ആയിരുന്നു ആ മലയാളം കീബോർഡ് തയ്യാറാക്കിയത്. പിന്നീട് വിൻഡോസിന്റെ പുതിയ പതിപ്പുകൾ ഇറങ്ങിയപ്പോൾ പലവിധ കാരണങ്ങളാൽ കീമാനെ ആൾക്കാർ ഉപയോഗിക്കാതെയായി. അതിലൊരു കാരണം, മലയാളം കീബോർഡ് ചേർത്ത് വിതരണം ചെയ്തിരുന്ന കീമാൻ വിൻഡോസിന്റെ പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്നില്ല, ശേഷം ഇറങ്ങിയ കീമാന്റെ പതിപ്പുകൾ ഉപയോഗിക്കാൻ പണം കൊടുത്തു ലൈസൻസ് വാങ്ങണം, തുടങ്ങിയവ കാരണങ്ങളായിരുന്നു. 2007 മുതൽ 2010 പൂർണ്ണമായും ലിനക്സിലേക്ക് മാറുന്നതുവരെ ഞാനും കീമാൻ ഉപയോഗിച്ചിരുന്നു. വർത്തമാനം ഇപ്പോൾ കാര്യങ്ങൾ മാറി വരുന്നുണ്ട്. അല്ല ഏതാണ്ട് മാറിക്കഴിഞ്ഞു. SIL എന്ന അമേരിക്കൻ സംഘടന കീമാനെ വാങ്ങി സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചു. അതിനാൽ ഇപ്പോൾ‌ കീമാൻ സൗജന്യമായി ഉപയോഗിക്കാൻ ലഭ്യമാണ്. സൗജ്യന്യമാക്കുക എന്നത് കൂടാതെ ഓപ്പൺ സോഴ്സ് ആക്കുക എന്നതും അവരുടെ തീരുമാനമാണ്, അതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കീമാൻ സൗജന്യമായി, ഓപ്പൺ‌ സോഴ്സാകാറുമായി. അതിനാൽ മലയാളം കീബോർഡുകൾ ലഭ്യമാക്കിയാൽ തീർച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് തോന്നുന്നു. നിലവിൽ മലയാളം ടൈപ്പ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. എന്നിരുന്നാലും ഒരോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും വ്യതസ്ത മാർഗ്ഗങ്ങളാണ്. വിൻഡോസിൽ കീമാജിക്ക്, ഇൻകീ, ഗൂഗിൾ ഇൻപുട്ട് ടൂൾസ് തുടങ്ങിയവ. ആൻഡ്രോയിഡിലാണെങ്കിൽ ഇൻഡിക് കീബോർഡ്, ഗൂഗിൾ കീബോർഡ് (GBoard) എന്നിവയുണ്ട്. മാക് ഓഎസിൽ കീമാജിക്ക് ഉപയോഗിക്കുന്നവരെ അറിയാം, അതല്ലാതെയുള്ളതായി വലിയ പിടിയില്ല. കീമാനുള്ളതായി കാണുന്ന ഒരു മെച്ചം അതിന് വിൻഡോസ്, മാക് ഓഎസ്, ആൻഡ്രോയിഡ്, ഐഫോൺ/ഐപാഡ് പതിപ്പുകളുള്ളതാണ് (ഇതിൽ വിൻഡോസിലൊഴികെ ഉപയോഗിച്ചുള്ള പരിചയം എനിക്കില്ലെന്ന് സൂചിപ്പിക്കുന്നു) കീമാന് വേണ്ടിയുള്ള പുതിയ മലയാളം കീബോർഡ് വിക്കിപീഡിയയിലെ എഴുത്തുപകരണത്തിലും, കീമാജിക്കിലും സന്നിവിശേഷിപ്പിച്ചിരിക്കുന്ന മൊഴി രീതിയിലുള്ള മലയാളം ടൈപ്പിങ്ങിനുള്ള കീബോർഡ് കീമാനിനും കൂടി വികസിപ്പിച്ചു. അത് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. വിൻഡോസ് നിലവിൽ വിൻഡോസിൽ മാത്രമേ ഞാൻ കീമാൻ പരിക്ഷിച്ചിട്ടുള്ളൂ. മുകളിൽ നൽകിയ കീബോർഡ് കീമാനിൽ ചേർക്കുന്നതെങ്ങിനെ എന്ന് പറഞ്ഞുതരാം. വിൻഡോസിനുള്ള കീമാൻ ഡെസ്ക്ടോപ്പ് 9.0 ഇവിടെ നിന്നും ഡൗൺലോഡ് ചെയത് ഇൻസ്റ്റാൾ ചെയ്യാം. ശേഷം മുകളിൽ സൂചിപ്പിച്ച “malayalam-mozhi-v1.0.kmp” എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് മലയാളം കീബോർഡ് ചേർക്കാം. കീബോർഡ് ചേർത്ത് കഴിഞ്ഞാൽ, ടസ്ക്ബാറിലെ കീമാന്റെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ “Configuration…” ഐറ്റം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിൻഡോയിൽ ഇടതുഭാഗത്ത് “Malayalam Mozhi” കീബോർഡ് കാണാം, അത് തിരഞ്ഞെടുത്താൽ മലയാളം ടൈപ്പ് ചെയ്ത് തുടങ്ങാം. കീമാന്റെ ടാസ്ക്ബാർ മെനു മലയാളം കീബോർഡ് വിൻഡോസിലെ മറ്റ് കീബോർഡുകളുടെ കൂടെയും കാണാം. വിൻഡോസ് സിസ്റ്റം കീബോർഡുകൾ മാക് ഓഎസ് കീബോർഡ് തയ്യാറാക്കുമ്പോൾ മാക് ഓഎസിലും പ്രവർത്തിക്കണമെന്ന കരുതിയാണ് തയ്യാറാക്കിയിരുന്നതെങ്കിലും. അത് പരീക്ഷിച്ചറിയാനുള്ള സംവിധാനമില്ലാത്തതിനാൽ ഉറപ്പ് പറയാനാവില്ല.
കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതായിരുന്നു. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ ‘എ’ നിലവറ മാത്രമാണ് തുറന്നു പരിശോധിച്ചിട്ടുള്ളത്. ‘ബി’ നിലവറ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അടക്കം വ്യവസായ, വിനോദസഞ്ചാര മേഖലയിലെ ചില സംഘടനകള്‍ മുഖ്യമന്ത്രിയെക്കണ്ട് നിലവറയിലെ നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിരുന്നു. 300 കോടി രൂപയുടെ രൂപരേഖയാണ് ഇവര്‍ തയാറാക്കിയത്. എന്നാല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ടു പോകാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രാജകുടുംബത്തിന്‍റെ അനുമതി തേടാനും അതിനുശേഷം പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളാകാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തേയും സംഘടനാ പ്രതിനിധികള്‍ കണ്ടിരുന്നു. ഇദ്ദേഹവും ഇതേ നിലപാടാണ് സ്വീകരിച്ചത്. Tagged with: pathmanabhaswamy templepathmanabhaswamy temple thiruvananthapurampathmanabhaswamy temple treasuretreasure
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ മഹല്ലുകളിലെ സ്ത്രീ പങ്കാളിത്തം കാലങ്ങളും ചിന്തകളും അടയാളപ്പെടുത്തുന്നതില്‍ സ്ത്രീ ചിന്തകള്‍ക്ക് എക്കാലവും പ്രസക്തിയുണ്ട്. അതിന് സ്ത്രീസമൂഹത്തിന് ദിശകാണിക്കുകയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രാപ്തി നല്‍കുകയും ചെയ്യുന്ന പ്രസിദ്ദീകരണമാണ് ആരാമം. ദൈവം അവള്‍ക്കുനല്‍കിയ അവകാശങ്ങളെ കൃത്യമായി അളന്നെടുത്തു നല്‍കുന്നതില്‍ ആരാമം എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ന് സമുദായത്തിനുള്ളില്‍ ഏറെ ചര്‍ച്ചയായ മഹല്ലുകളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ ഗൗരവത്തിലെടുത്ത് ചര്‍ച്ചചെയ്തത്. പഞ്ചായത്തു തലം മുതല്‍ അന്തര്‍ദേശീയ ബോഡികളില്‍ വരെ മുസ്‌ലിം പെണ്ണ് തന്റെ ഭാഗധേയം അടയാളപ്പെടുത്തുന്ന കാലത്ത് സമുദായത്തിന്റെ ആദ്യ ഭരണസംവിധാനമായ മഹല്ലുകളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനമില്ലായെന്ന ചോദ്യത്തിന് ഉത്തരം അതിനു തടയിടുന്നവര്‍ പറയുന്ന ന്യായം പോലെ തന്നെ പാരമ്പര്യവും ആചാരവുമായ കീഴ്‌വഴക്കങ്ങളാണ്. തുടര്‍ന്നുപോയ്‌ക്കൊണ്ടേയിരിക്കുന്ന ആചാരങ്ങളുടെയും മാമൂലുകളുടെയും ബലത്തില്‍ എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്നവര്‍ 'സ്ത്രീയാകട്ടെ പുരുഷനാകട്ടെ നിങ്ങളില്‍ ആരുടെ കര്‍മത്തെയും ഞാന്‍ നിഷ്ഫലമാക്കുകയില്ല.' (3.195) എന്ന ദൈവവചനത്തെ ധിക്കരിക്കുകയാണ്. സാമൂഹിക രാഷ്ട്രീയ കുടുംബ ഘടനകളില്‍ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരുവിധ അനീതിയും പ്രകടിപ്പിക്കാത്ത നിയമങ്ങള്‍ ഇസ്‌ലാമില്‍ നിലനില്‍ക്കെയാണ് ദൈവം പെണ്ണായി സൃഷ്ടിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഈ അസമത്വം സമുദായത്തിലെ ചില ആണുങ്ങള്‍ പുലര്‍ത്തിപ്പോകുന്നത്. വിദ്യാഭ്യാസ സാമൂഹികരംഗത്ത് പുരുഷന്മാരോടൊപ്പമാണ് സ്ത്രീകള്‍. അഭിപ്രായങ്ങള്‍ പറയാനും തീരുമാനമെടുക്കാനും മുസ്‌ലിംസ്ത്രീക്ക് മറ്റാരേക്കാളും പ്രാപ്തിയുണ്ട.് ഓരോ മഹല്ലുകളിലും ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളാണ്. പുരുഷന്റെ അഭാവത്തില്‍ എല്ലാതരത്തിലുള്ള ഉത്തരവാദിത്വവും അവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. മഹല്ലുകളിലെ മിക്കതിലും ഭരണം കയ്യാളുന്നവര്‍ സ്ത്രീകള്‍ക്ക് പള്ളികള്‍പോലും വിലക്കുന്നവരാണ്, നേര്‍ച്ചപ്പറമ്പുകളിലും ജാറങ്ങളിലും സ്ത്രീസാനിധ്യം ഇക്കൂട്ടര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മഹല്ലുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളധികവും വിവാഹം, വിവാഹമോചനം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ടതാണ്. സാമൂഹിക സാമ്പത്തിക ലിംഗ സദാചാരപരമായ കാര്യങ്ങളാണ് മിക്കവയും. ഇത് അധികവും സ്ത്രീകളുമായി ബന്ധപ്പെട്ടതാണുതാനും. പല വിവാഹമോചനങ്ങളും നടക്കുന്നത് മഹല്ലുകളില്‍ കൂടിയാണ്. അതും സ്ത്രീക്ക് ദോഷകരമായി ഭവിക്കുന്ന രൂപത്തില്‍. സ്ത്രീയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കൗണ്‍സലിംഗ് സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സാധിക്കുക സ്ത്രീക്ക് തന്നെയാണ്. സ്ത്രീകള്‍ വരുന്നതിനെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന ന്യായം സ്ത്രീയുടെ കാര്യം പറയാന്‍ പെണ്ണ് തന്നെ വേണ്ടായെന്നും പ്രവാചകന്മാരാണ് അക്കാര്യം പറഞ്ഞിരുന്നതെന്നുമായിരുന്നു. പള്ളിയോ പള്ളിയുമായി ബന്ധപ്പെട്ടതോ ആയ ഒരിടവും പ്രവാചകനോ അനുയായികളോ സ്ത്രീകള്‍ക്ക് തടഞ്ഞിരുന്നില്ലെന്നും അവകാശങ്ങള്‍ക്ക് പോരാടേണ്ട ഗതികേട് അക്കാലത്തെ സ്ത്രീകള്‍ക്കുണ്ടായിട്ടില്ല എന്നതും വസ്തുതയാണ്. മഹല്ലുകളും പള്ളികളും നിര്‍വ്വഹിക്കേണ്ട ദൗത്യം എന്താണന്ന് പോലും തിരിച്ചരിവില്ലാത്തതാണ് ഇക്കാര്യത്തിലെ വാശിക്ക് കാരണം. പ്രവാചക കാലത്ത് വിജ്ഞാനത്തിന്റെയും സാമൂഹിക പാരസ്പര്യത്തിന്റെയും പ്രദേശക്കാരുടെ കൂടിച്ചേരലിന്റെയും ഇടങ്ങളായിരുന്നു അവ. പ്രാപ്തിയും മതവിജ്ഞാനീയങ്ങളില്‍ അവഗാഹവുമുള്ളവരായിരുന്നു അവ നിയന്ത്രിച്ചിരുന്നത്. കഴിവും പ്രാപ്തിയും അറിവും ഉള്ള പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷഭേദ മന്യേയുള്ളവരാണ് മഹല്ലുകളിലെ നേതൃസ്ഥാനത്തേക്ക് കടന്നുവരേണ്ടത്. മഹല്ലു പരിധിയിലുള്ള എല്ലാവര്‍ക്കും വോട്ടവകാശത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കണം. മഹല്ലുഭരണസമിതികളില്‍ സ്ത്രീകള്‍ കടന്നുവരുന്നതിന് മഹല്ലില്‍ വോട്ടവകാശമുള്ള ജനറല്‍ ബോഡി മെമ്പര്‍മാരായി സ്ത്രീകളെ കൊണ്ടുവരണം. എല്ലാതെരഞ്ഞെടുപ്പും നാട്ടുകാര്‍ അറിയും പക്ഷേ പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പ് പെണ്ണ് പോയിട്ട് ആണുപോലും ആറിയാത്ത അവസ്ഥയാണ്. ഇന്ന് മഹല്ലുകളില്‍ ഭരണത്തിലേറുന്നവരിലധികവും കുടുംബമഹിമയുടെയോ സമ്പത്തിന്റെ ബലത്തിലോ ആ വകുപ്പുകള്‍ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. ഇത്തരം കീഴ്‌വഴക്കം തന്നെ മാറ്റിയെഴുതേണ്ടതുണ്ട്. വര്‍ഷാവര്‍ഷം പള്ളിക്ക് പെയിന്റടിക്കലും സ്ത്രീധനത്തുക ഒപ്പിച്ചുകൊടുക്കാന്‍ സെക്രട്ടറിയുടെ കത്തുണ്ടാക്കിക്കൊടുക്കലും മൊഴി ചൊല്ലിക്കൊടുക്കലുമാണ് കാര്യമായ പണിയെന്നാണ് പല മഹല്ലുകാരുടെയും വിചാരം. ഈ ചിന്ത മാറ്റിപ്പണിയണം. പെണ്ണിന് അവസരത്തെകുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി ഓര്‍മ വേണം. പെണ്ണിന് വേണ്ടത് ആണിനരികില്‍ ഒരു കസേരയല്ല, പെണ്ണിന്റെ ആവശ്യങ്ങളെയും അവകാശങ്ങലെയും കൃത്യമായി മനസ്സിലാക്കി പറയാനും പ്രവര്‍ത്തിക്കാനും ആര്‍ജവമുള്ളവളെയാണ.്‌
സ്പാനിഷ് ക്ലബ്ബ് ബാഴ്‍സലോണയുടെ ജീവാത്മാവും പരമാത്മാവുമാണ് അർജന്റീന താരം ലയണൽ മെസ്സി. മെസ്സി ബാഴ്‌സലോണ വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഴ്‍സയിൽ ഓരോ ദിവസം കൂടുമ്പോൾ സ്ഥിതി കൂടുതൽ വഷളായി മാറുകയാണ്‌. ഈ അവസരത്തിൽ മെസ്സി കാറ്റലോണിയൻ ക്ലബ്ബിനെ വിട്ടു പോയാൽ അതവരെ കൂടുതൽ തകർക്കും. ലയണൽ മെസ്സിയുടെ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ കാലാവധി തീരാറായതിനാൽ, ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട അർജന്റീനൻ താരത്തിനായി പുതിയ ഓഫറുകൾ മുന്നോട്ട് വയ്‌ക്കുകയാണ്. എൽ ചിരിൻ‌ഗ്യൂട്ടോ ടിവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മെസ്സിക്ക് തീർച്ചയായും ബാഴ്‌സലോണയിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം ബാഴ്‌സയുടെ ഓഫറുകൾ സ്വീകരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു, അതിലൊന്നാണ് 33 വയസുള്ള താരത്തിന് 10 വർഷത്തെ ദീർഘകാലകരാർ നൽകാനുള്ള പ്രസിഡന്റിന്റെ വാഗ്ദാനം. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ യൂറോപ്പിൽ തന്നെ മെസ്സി തന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഒരു ആജീവനാന്ത കരാർ നൽകാനും നിലവിലെ ബാഴ്‌സലോണ പ്രസിഡന്റ് ജുവാൻ ലാ പോർട്ട റെഡിയാണ്.
എന്റെ തങ്കം ഒരാളോട് റൊമാന്‍സ് ചെയതിട്ട് എനിക്ക് ആദ്യമായി ആസൂയ തോന്നിയില്ല, നയന്‍സിനെ കുറിച്ച് വിഘ്‌നേഷ്‌ By Vijayasree VijayasreeFebruary 13, 2021 തമിഴകത്തെ മാത്രമല്ല, മലയാളികളുടെയും ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സമയം മുതല്‍ പ്രണയത്തിലായ... Malayalam Breaking News ” അവരുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്യപ്പെടുത്തുന്നവരുണ്ട് ” – നയൻതാരയുടെ പ്രണയങ്ങളെക്കുറിച്ച് വിഘ്‌നേഷ് ശിവൻ By Sruthi SSeptember 19, 2018 ” അവരുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്യപ്പെടുത്തുന്നവരുണ്ട് ” – നയൻതാരയുടെ പ്രണയങ്ങളെക്കുറിച്ച് വിഘ്‌നേഷ് ശിവൻ തമിഴിലെ ഏറ്റവും... More Posts Latest News ഭഗവാന് മുന്നിൽ ഇരുന്ന് രണ്ടു പാട്ട് പാടിയാൽ എങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമല്ലോ..?; തനിച്ചുള്ള ജീവിതത്തെ കുറിച്ച് സുബ്ബലക്ഷ്‌മി! November 28, 2022 ഗജനിയെ കൊല്ലാൻ സച്ചി തീരുമാനിക്കും; ആ സത്യം അമ്പാടി പറയുന്നു..; അമ്മയറിയാതെ പുത്തൻ ട്വിസ്റ്റ് ഇങ്ങനെ! November 28, 2022 “ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ…. പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കുന്നു ; ഉടൻ മറുപടി നൽകി അനുശ്രീ! November 28, 2022 ഞാൻ വിവാഹം കഴിക്കുന്നു ഗൈസ് ; പുത്തൻ എപ്പിസോഡിൽ വിവാഹ വാർത്തയുമായി കാർത്തിക് സൂര്യ! November 28, 2022 ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ “മോൺസ്റ്റർ” ഒടിടി റിലീസിനൊരുങ്ങുന്നു ! November 28, 2022 ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല..; നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തി ; മോഹൻലാലിനെ കുറിച്ച് സ്വാസിക! November 28, 2022 അവൾ എന്നോടൊപ്പം ഉണ്ടായിരുന്നത് 12 വര്ഷം. ആ വിയോഗം താങ്ങാവുന്നതിലുമപ്പുറം; ഗോപി സുന്ദറിന്റെ വാക്കുകൾ ! November 28, 2022 സൂര്യ സ്വന്തം മകളാണെന്ന് തിരിച്ചറിയാൻ ബാലികയ്ക്ക് സാധിക്കുമോ?; റാണിയുടെ കാമുകന്റെ യഥാർത്ഥ പേര് ഇന്ന് അറിയാം..; കൂടെവിടെ സീരിയൽ ഇനി ഒരു മണിക്കൂർ! November 28, 2022 ദിലീപ് നല്ല പയ്യനാണ്; എല്ലാം വിധിയാണ് ; വിധിയെ തടുക്കാൻ ആർക്കു കഴിയില്ല .സുബ്ബലക്ഷ്മി. November 28, 2022 പതിനെട്ട് വയസാവാൻ കാത്തിരുന്നു; എന്നിട്ട് ഒളിച്ചോടി പോയി നടത്തിയ വിവാഹം ; വീണ്ടും സീരിയലിൽ സജീവമായി നടി ശ്രീക്കുട്ടി! November 28, 2022 Trending serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മൗനരാഗം സീരിയൽ സബിത നായർ വിവാഹിതയായി; വരനെ കണ്ടോ? വിവാഹ ചിത്രങ്ങൾ വൈറൽ Malayalam അമ്മയ്ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കോടതിയിൽ എഴുതി നല്‍കിയ കുഞ്ഞാറ്റ അച്ഛൻ മനോജ് കെ ജയനെ കുറിച്ച് പറയുന്നത് കേട്ടോ? അച്ഛന് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് കുഞ്ഞാറ്റ, അറിയാകഥ പുറത്ത്; മകളുടെ വാക്കുകൾ വീണ്ടും വൈറൽ Actress ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്, പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നാണ്; മകളുടെ വിവാഹനിശ്ചയത്തിലെ ഫോട്ടോ! വിമർശനത്തിന് മറുപടിയുമായി ആശ ശരത്ത്
ചെന്നൈ: അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മാതാവ് കൊലപ്പെടുത്തി. അറുമുഖ കനി- പിച്ചൈ ദമ്പതികളുടെ മകളായ പി അരുണയാണ് (19) കൊല്ലപ്പെട്ടത്. അരുണയെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അറുമുഖ കനിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.തമിഴ്നാട്ടിലെ തിരുന്നല്‍വേലിയില്‍ ഇന്നലെയാണ് സംഭവം. Read also:കാമുകനെ വീഡിയോ കോള്‍ ചെയ്തു; എടുത്തത് മറ്റൊരു സ്ത്രീ; യുവാവിന്റെ വീടിന് തീയിട്ട് കാമുകി അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഓടിക്കുന്നവരാണ്. കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അരുണ താന്‍ അന്യജാതിക്കാരനായ യുവാവുമായി പ്രണയത്തിലാണെന്ന് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനായി അരുണയെ മാതാവ് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് സ്വജാതിക്കാരനായ യുവാവുമായി മാതാവ് തന്റെ വിവാഹം ഉറപ്പിച്ച വിവരം അരുണ അറിയുന്നത്. Read also:ആശ ശരത്തും മകളും; ‘ഖെദ്ദ’യിലെ ആദ്യ ഗാനം പുറത്ത്; വീഡിയോ കാണാം അരുണയുമായുള്ള വിവാഹം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ യുവാവിന്റെ വീട്ടുകാര്‍ ഇന്നലെ അരുണയുടെ വീട്ടില്‍ എത്താനും തീരുമാനമായിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാരോട് തന്റെ പ്രണയബന്ധത്തെക്കുറിച്ച് അറിയിക്കുമെന്ന് അരുണ മാതാവിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതയായ അറുമുഖ കനി അരുണയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്ന പൊടി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനിടെ അയല്‍ക്കാര്‍ ചേര്‍ന്ന് അറുമുഖ കനിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.
ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ , ഭാഷാന്തരം എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്. ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു. ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടുണ്ട്. വിവർത്തനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക വിവർത്തനത്തിനു തെരഞ്ഞെടുക്കുന്ന കൃതിയെ മൂല കൃതി എന്നും വിവർത്തനത്തിലൂടെ ലഭിക്കുന്ന കൃതിയെ ലക്ഷ്യ കൃതി എന്ന് പറയാറുണ്ട്. ഇട൬ഹി തന്നെയാണ് ആ ഭാഷകളുടെ സംസ്കാരത്തെയും മനസ്സിലാക്കാൻ സാധിക്കുന്നത് മൂല സംസ്കാരം എന്നും ലെക്ഷ്യ സംസ്കാരം എന്നും അറിയപ്പെടുന്നു. വിക്ടർ ഹ്യുഗോ യുടെ പാവങ്ങൾ ഇതരത്തിൽ വിവർത്തനം ചെയ്യപ്പെട്ടവയാണ്. മറ്റെല്ലാ കൃതികൾക്കും എന്ന പോലെ വിവർത്തനത്തിനും അതിന്റേതായ ചില ഉപകരണങ്ങൾ ഉണ്ട്. ഉദയഭാഷാനിഘണ്ടുക്കൾ, ശൈലീ നിഘണ്ടുകൾ, ശബ്ദാവലികൾ, വിവർത്തനവിഷയം പ്രതിപാദിക്കുന്ന ലക്ഷ്യഭാഷാ ഗ്രന്ഥങ്ങൾ മുതലായവ ഈ ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് പരിഭാഷകന്റെ യോഗ്യതകൾതിരുത്തുക 1.വിഷയഗ്രാഹ്യത, 2. മൂലഭാഷയിലും ലക്ഷ്യ ഭാഷയിലുമുള്ള അവഗാഹം, 3. വിവർത്തന വിഷയത്തിലുള്ള താൽപര്യം, 4. മൂലകൃതിയോട് സത്യസന്തത പുലർത്തണം, 5. വിവർത്തനത്തിന് അനുയോജ്യമായ ശൈലി തിരഞ്ഞെടുക്കണം മൂലഗ്രന്ഥകാരനേക്കാൾ പ്രയാസമേറിയതാണ് ഒരു വിവർത്തകന്റെ ജോലി കാരണം മൂലകൃതി വായിച്ച് മനസ്സിലാക്കുന്നതിനോടൊപ്പം രണ്ടു ഭാഷകളിലേയും ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും അറിഞ്ഞിരിക്കേണ്ടത് ഒരു വിവർത്തകനെ സംബന്ധിച്ച് പ്രധാനമാണ്. കവിത, കഥ, നാടകം, നോവൽ തുടങ്ങിയ സർഗ്ഗാത്മകകൃതികൾ വിവർത്തനം ചെയ്യുമ്പോൾ പ്രാദേശിക പദങ്ങൾ, ഗദ്യശൈലികൾ എന്നിവ വിവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കാം. കവിതാവിവർത്തനംതിരുത്തുക വിവർത്തനത്തിന് പെട്ടെന്നു വഴങ്ങി കൊടുക്കാത്ത സാഹിത്യരൂപമാണ് കവിത. "വിവർത്തനത്തിൽ നഷ്ട്ടപെടുന്നതെന്തോ അതാണ് കവിത" എന്ന റോബർട്ട് ഫോസ്റ്റിന്റെ അഭിപ്രായം കവിതാവിവർത്തനത്തിന്റെ സങ്കീർണതയെ ചൂണ്ടികാട്ടുന്നു.കവിതയുടെ യഥാർത്ഥ വിവർത്തനം ഒരുതരം പരകായപ്രവേശനമാണ്. മൂല കവിയുടെ ദർശനത്തോട് വിവർത്തകന് പൊരുത്തം ഉണ്ടാകണം. വിവർത്തന ദിനംതിരുത്തുക സെപ്റ്റംബർ 30 ന് അന്തർദ്ദേശീയ വിവർത്തന ദിനമായി വർഷം തോറും ആചരിക്കുന്നു. വിവർത്തകരുടെ മദ്ധ്യസ്ഥനായി കണക്കാക്കുന്ന ബൈബിൾ പരിഭാഷകനായ വിശുദ്ധ ജെറോമിന്റെ തിരുനാളാണ് ഈ ദിനം. 1953 ൽ തുടങ്ങിയതു മുതൽ ഈ ആഘോഷങ്ങൾ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് മുൻകൈയെടുക്കുന്നു.[1]
(പുന്നേക്കാട് -തട്ടേക്കാട് പാതയില്‍ കാറിനടുത്തേയ്ക്ക് ആനയും കുഞ്ഞുങ്ങളും , ഭയന്ന് നിലവിളിച്ച് കുട്ടികള്‍ -വീഡിയോ കാണാം) കൊച്ചി ; കാട്ടാനകളുടെ കടന്നുകയറ്റം കോതമംഗലം നഗര അതിര്‍ത്തിയോട് അടുക്കുന്നു.ഭയാശങ്കള്‍ വ്യാപകം.പിണ്ടിമന പഞ്ചാത്തിലെ മുത്തംകുഴി,കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം, കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തുടങ്ങി നഗര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി പ്രദേശങ്ങള്‍ കാട്ടാനക്കൂട്ടത്തിന്റെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. നിലവില്‍ നഗരപരിധയ്ക്ക് 5 കിലോമീറ്റര്‍ അകലെ വരെ ആനകൂട്ടം എത്തുന്നുണ്ട്.ഈ സ്ഥിതി തുടര്‍ന്നാണ് സമീപ ഭാവിയില്‍ നഗരസഭ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലേയ്ക്കും ആനകൂട്ടം എത്തുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുന്നേക്കാട് ജനവാസ മേഖലയ്ക്ക് സമീപത്ത് തേക്ക് പ്ലാന്റേഷനില്‍ ആനക്കൂട്ടം എത്തുന്നുണ്ട്്.ഏതാനും മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തിയിരിയ്ക്കുന്ന ആനക്കൂട്ടത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആനക്കൂട്ടത്തിന്റെ കടന്നുകയറ്റം പുന്നേക്കാട്- തട്ടേക്കാട് പാത വഴിയുള്ള യാത്രയ്ക്കും ഭീഷിണിയായിരുയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ആനകള്‍ റോഡ് കുറുകെ കടക്കുന്നതിനുവേണ്ടി എസ് വളവ് ഭാഗത്ത് ഇരുഭഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു.ഇപ്പോള്‍ പുന്നേക്കാടിന് സമീപം ചേലമല ഭാഗത്താണ് ഈ അനകൂട്ടം തമ്പടിച്ചിരിയ്ക്കുകയാണെന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണ്ടെത്തല്‍. മാസങ്ങള്‍ക്ക് മുമ്പ് പുന്നേക്കാട് തേക്ക് പ്ലാന്റേഷനില്‍ എത്തിയ ആനക്കൂട്ടത്തെ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചുവിട്ടിരുന്നു.ഇതിന് ശേഷം കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇവിടേയ്ക്ക് ആനക്കൂട്ടം എത്തിത്തുടങ്ങിയത്.തുണ്ടം റെയിഞ്ചില്‍ നിന്നും കുട്ടംമ്പുഴ റെയിഞ്ചില്‍ നിന്നും പെരിയാര്‍ നീന്തിക്കടന്ന് ആനക്കൂട്ടം തേക്കപ്ലാന്റേഷനിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. https://m4malayalam.in/wp-content/uploads/2022/01/vedio.mp4 കോട്ടപ്പടി കോട്ടപ്പാറ വനമേഖലയില്‍ നിന്നെത്തുന്ന ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിയ്ക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴിയ്ക്ക് സമീപത്തുവച്ച് ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കുനേരെ ആനയുടെ ആക്രണമണം ഉണ്ടായി.ഇലട്രിക് ഫെന്‍സിംഗിന്റെ തകരാര്‍ പരിശോധിയ്ക്കാനിറങ്ങിയ വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ച(43)നാണ്(സന്തോഷ് )പരിക്കേറ്റത്. രാത്രി 9.30 തോടടുത്ത് കോതമംഗലം കോട്ടപ്പടി കുളങ്ങാട്ടുകുഴിയ്ക്ക് സമീപത്തുവച്ചാണ് ആന വാവച്ചനെ ആക്രമിച്ചത്.തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റിരുന്നു.ആലുവ രാജഗിരിയില്‍ അടയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയ വാവച്ചന്‍ സുഖം പ്രാപിച്ച് വരുന്നതെയുള്ളു.ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ സണ്ണി ഓടിമാറിയതിനാണ് ജീവന്‍ രക്ഷപെട്ടത്. വാവച്ചനും സണ്ണിയും കൂടി ഭക്ഷണം കഴിയ്ക്കുന്നതിനായിട്ടാണ് കുളങ്ങാട്ടുകുഴി പള്ളിപ്പടിയില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ടത്.വാവച്ചനാണ് െൈബെക്ക് ഓടിച്ചിരുന്നത്.ഇവിടെ നിന്നും അല്‍പം മാറിക്കഴിഞ്ഞപ്പോള്‍ പാതയോരത്ത് സ്ഥാപിച്ചിരുന്ന ഇലട്രിക് ഫെന്‍സിംഗ് സംവിധാനത്തിന്റെ കമ്പിക്ക് സ്ഥാനചലമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇത് പരിശോധിച്ചിട്ട് പോകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.ബൈക്ക് നിര്‍ത്തിയ ഉടന്‍ സണ്ണി തകരാര്‍ പരിശോധിയ്ക്കാന്‍ നീങ്ങി.വാവച്ചന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയില്ല.ഈ സമയത്താണ് ഇരുളില്‍ നിന്നും ആന ഓടിയെത്തി ആന വാവച്ചനെ ആക്രമിയ്ക്കുന്നത്. തുമ്പിക്കൈയ്ക്ക് അടിച്ചപ്പോള്‍ തെറിച്ചുവീണ വാവച്ചന്റെ കാലില്‍ ആനയുടെ ചവിട്ടും ഏറ്റിട്ടുണ്ട്.ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് വാവച്ചന്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം. നാട്ടില്‍ കുട്ടിശങ്കരന്‍ എന്ന പേരില്‍ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. മുമ്പ് വീടിന്റെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ഈ ആന തകര്‍ത്തിരുന്നു.ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ള കാലുകള്‍ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതില്‍ കുട്ടിശങ്കരന്‍ വിരുതനാണെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഫോറസ്റ്റ് വാച്ചര്‍ക്കുനേരെ ഉണ്ടായ ആനയുടെ ആക്രമണം മേഖലയിലാകെ ഭീതി പരത്തിയിരിയ്ക്കുകയാണ്.വന്യമൃഗ ശല്യത്തില്‍ നിന്നും രക്ഷിയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിയ്ക്കാന്‍ രാത്രി കാലങ്ങളില്‍ ഫോറസ്റ്റ് വാച്ചര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളില്‍ കാവലുണ്ട്. വന്യമൃഗ ശല്യത്തില്‍ നിന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കിയില്ലങ്കില്‍ ഇന്നലെ രാത്രിയില്‍ വാവച്ചന് നേരിടേണ്ടിവന്നതുപോലുള്ള ദുരനുഭവം ആവര്‍ത്തിച്ചേക്കാമെന്നും ഒരു പക്ഷേ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാമെന്നുമാണ് ഇക്കാര്യത്തില്‍ നാട്ടുകാരുടെ പ്രതികരണം. Related Topics:elephantseranakulamfeaturedkeralakothamangalam Up Next യുവതിയെ കുത്തികൊന്ന് , മാറിടം മുറിച്ചെഞ്ഞടുത്തെന്ന് കേസ് ; ഇന്ന് വാദം തുടങ്ങും Don't Miss യുവതിയുടെ അത്മഹത്യ ; പോലീസുകാരന് സസ്‌പെന്‍ഷന്‍ You may like വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം നടപടി വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന് വാദം,4 ഷാപ്പിന് താഴിട്ട് എക്‌സൈസിന്റെ മറുപിടി; ആഘോഷമാക്കി പ്രതിഷേധക്കാർ ഉപജില്ല സ്‌കൂൾ കലോത്സവം; ഹൈസ്‌കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിൽ സെന്റ് അഗസ്റ്റിൻസ് മുന്നിൽ റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; 2500 ലേറെ താരങ്ങൾ മാറ്റുരയ്ക്കും, മത്സരങ്ങൾ എം എ കോളേജ് സ്‌റ്റേഡിയത്തിൽ കോതമംഗലം വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു 44 കുപ്പികളിൽ ബ്രൗൺഷുഗർ, പിടികൂടിയപ്പോൾ ഒന്നും അറയില്ലന്നും പറഞ്ഞ് നിലവിളിയും; ആസാം സ്വദേശി അറസ്റ്റിൽ Latest news വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം Published 8 hours ago on December 2, 2022 By m4admin കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം. കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്. ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു. കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി. ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു. പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി. Continue Reading Latest news രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ Published 9 hours ago on December 2, 2022 By m4admin രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ. ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്. മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു. രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Continue Reading Latest news പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ Published 1 day ago on December 1, 2022 By m4admin പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത് 24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത് സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു. സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന. പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്. കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. Continue Reading Trending News10 months ago കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു News9 months ago അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി News9 months ago കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര്‍ പിടിയില്‍ Latest news6 months ago പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്‌നേഹി
മോസ്‌കോ: റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയാണ് സംഭവം നടന്നത്. പൊലീസെത്തി ഭീകരനെ കീഴ്‌പ്പെടുത്തിയ ശേഷമാണ് രംഗം ശാന്തമായത്. സംഭവത്തില്‍ എട്ട് ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെടിവെപ്പ് നടത്തിയ ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക അന്വേഷണ സംഘം പറഞ്ഞു. Мужчина с оружием и в каске убил одного человека еще на подходе к зданию университета. ТГ-канал 112 сообщает о трех погибших в результате нападения. pic.twitter.com/3GnBa08Tjx — Рустем Адагамов (@adagamov) September 20, 2021 വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി വിദ്യാര്‍ത്ഥികള്‍ ക്യാംപസ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ റെന്‍ ടി.വിയാണ് ഫൂട്ടേജ് പുറത്തു വിട്ടത്. Очевидцы сообщают о стрельбе в Пермском государственном университете. Студенты покидают здание через окна. pic.twitter.com/TFDpTR0rGV — РЕН ТВ | Новости (@rentvchannel) September 20, 2021 തോക്കുധാരിയായ യുവാവ് യൂണിവേഴ്‌സിറ്റി കെട്ടിടത്തിലേക്ക് കടക്കുകയും പ്രകോപനമേതും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. Also Read Also Read ഹിന്ദുക്കളെ ആക്രമിക്കുന്നതിലൂടെ മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭാ നേതാവ് 2004ലാണ് റഷ്യയെ നടുക്കിയ ബെല്‍സന്‍ സ്‌കൂള്‍ വെടിവെപ്പ് നടന്നത്. അന്ന് 330 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഈ സംഭവത്തിന് ശേഷം റഷ്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും കൃത്യമായ രീതിയിലുള്ള സംരക്ഷണമായിരുന്നു റഷ്യന്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. സംഭവത്തെ അനുസ്മരിപ്പിക്കും വിധമാണ് പേം യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പിനേയും ആളുകള്‍ കാണുന്നത്. Also Read Also Read ലൈഫില്‍ ഹോപ് എന്ന് പറയുന്ന സംഭവം ഇല്ലാണ്ടായിക്കഴിഞ്ഞാല്‍ എന്താ സംഭവിക്കാന്ന് അറിയോ; ജയസൂര്യയുടെ ‘സണ്ണി’യുടെ ട്രെയിലര്‍ പുറത്ത് നാല് മാസങ്ങള്‍ക്ക് മുന്‍പേ റഷ്യയിലെ ഒരു സ്‌കൂളിലും സമാനമായ സംഭവം നടന്നിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റഷ്യയില്‍ പതിവില്ലാത്തതായിരുന്നെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവകരമായി കാണുന്നുണ്ടെന്നുമാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട ഡോ:കമ്പിക്കുട്ടന്റെ ഈ കമ്പിചാനലില്‍ കമ്പിവാര്‍ത്തകളുമായി ഞാനും എന്റെ ടീമും ഇനി എല്ലാ ദിവസവും എത്തുന്നതായിരിക്കും. കമ്പിക്കുകമ്പിസൈറ്റിന്റെ ചരിത്രത്തില്‍ പുതിയൊരു ന്യൂസ് എഡിഷന്‍ ആരംഭിക്കുകയാണ്. നമ്മുടെ ചുറ്റുപാടും നടക്കുന്ന യഥാര്‍ത്ഥ കമ്പിഅനുഭവങ്ങള്‍ വാര്‍ത്താ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. എല്ലാ ദിവസവും കമ്പിവാര്‍ത്തകളുടെ പുതുമകളുമായി ഞങ്ങളെത്തും. ഇന്ന് ഞങ്ങള്‍ ആദ്യം അവതരിപ്പിക്കുന്ന കമ്പിന്യൂസ് ഇവിടെ തുടങ്ങുന്നു. ആദ്യമേ പറയട്ടെ… പേരുകളും സ്ഥലപ്പേരുകളും സാങ്കല്‍പ്പികമാണ്. ബസ്സില്‍ നിരന്തരം ജാക്കിവെച്ച വൃദ്ധനെ പതിനെട്ടുകാരി വീട്ടില്‍ വിളിച്ചുവരുത്തി ചെയ്ത പണി എന്തെന്നറിഞ്ഞാല്‍ ഞെട്ടും. ഉമയന്നൂര്‍ വിമണ്‍സ് കോളേജില്‍ പഠിക്കുന്ന ശില്‍പ്പയാണ് തന്നെ സ്ഥിരമായി ജാക്കിവെച്ച വൃദ്ധന് പണികൊടുത്തത്. കോളേജിലേക്ക് ശില്‍പ്പ സ്ഥിരമായി പോകാറുള്ളത് ലുട്ടാപ്പി മോട്ടോഴ്‌സ് എന്ന സ്വകാര്യബസ്സിലാണ്. ക്രിസ്മസ് അവധി തുടങ്ങുന്നതിന് തലേദിവസം പതിവായി തന്നെ ജാക്കിവെയ്ക്കാറുള്ള റിട്ട,ഹവില്‍ദാര്‍ ജേക്കബ് ജോണിനെ ശില്‍പ്പ അനുനയത്തില്‍ സംസാരിച്ച് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ശില്‍പ്പയുടെ അച്ഛനും അമ്മയും മറ്റും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയസമയത്താണ് ജേക്കബ് ജോണിനെ ശില്‍പ്പ വീട്ടിലേക്ക് ക്ഷണിച്ചത്. വെളുത്ത് അല്‍പ്പം വണ്ണമുള്ളശില്‍പ്പ ഹാഫ്‌സ്‌കേര്‍ട്ടും ബനിയനുമാണ് ധരിച്ചിരുന്നത്. ജേക്കബ് ജോണ്‍ ശില്‍പ്പ പറഞ്ഞ കൃത്യസമയത്തുതന്നെ വീട്ടിലെത്തിയിരുന്നു. ശില്‍പ്പയുടെ കൊഴുത്തശരീരം കണ്ടപ്പോള്‍ തന്നെ ജേക്കബ് ജോണിന്റെ വൃദ്ധദണ്ഡ് കുലച്ചുപൊന്തിയിരുന്നു. എന്നാല്‍ വന്നപാടെ അയാളെക്കൊണ്ട് കളിപ്പിക്കുകയല്ല ശില്‍പ്പ ചെയ്തത്. പിന്നെന്താണവിടെ നടന്നത്. കമ്പിന്യൂസിന്റെ ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം. മാംഗോ ജ്യൂസുമായി ശില്‍പ്പ നടന്നുവന്നപ്പോള്‍ ജേക്കബ് ജോണ്‍ സോഫയില്‍ നിന്നെഴുന്നേറ്റു. എന്നിട്ട് ശില്‍പ്പയുടെ തോളില്‍ പിടിച്ചു.
ഹാലോവീന്‍ ദിനങ്ങള്‍ വരികയായി: 'സോംബി സ്‌കാമി'നെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബെറ്റര്‍ ബിസിനസ് ബ്യൂറോ ഹാലോവീന്‍ ദിനങ്ങള്‍ വരികയായി: 'സോംബി സ്‌കാമി'നെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബെറ്റര്‍ ബിസിനസ് ബ്യൂറോ By: 600002 On: Oct 27, 2022, 12:33 PM ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബീസിയിലെ മെയിന്‍ലാന്‍ഡില്‍ സോംബി സ്‌കാം എന്ന പേരില്‍ തട്ടിപ്പ് നടക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബെറ്റര്‍ ബിസിനസ് ബ്യൂറോ. കടബാധ്യതയുണ്ടെന്നും അത് തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചോ, കത്തിലൂടെയോ തട്ടിപ്പുകാര്‍ അറിയിക്കുന്നു. പണം നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കടം ഉണ്ടാവുകയില്ല. ഇതിനെയാണ് സോംബി സ്‌കാം എന്നു പറയുന്നതെന്ന് ബിബിബി പ്രസിഡന്റ് സിമോണ്‍ ലിസ് പറയുന്നു. വിശ്വാസ്യത നേടാന്‍ തട്ടിപ്പുകാര്‍ ഏതെങ്കിലും തരത്തിലുള്ള പേയ്‌മെന്റ് പ്ലാന്‍ ക്രമീകരിച്ചേക്കാം. നിയമാനുസൃതമായ ചില സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചേക്കാം. അല്ലെങ്കില്‍ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയോ ക്രെഡിറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ചെയ്‌തേക്കാം. അതിനാല്‍ ഇത് പേടിക്കേണ്ട തട്ടിപ്പാണെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ലിസ് മുന്നറിയിപ്പ് നല്‍കുന്നു. കോളുകള്‍ക്കോ കത്തുകള്‍ക്കോ മറുപടി നല്‍കരുതെന്നും ലിസ് പറഞ്ഞു. 18 നും 24 നും, 55 നും 64 നും ഇടയില്‍ പ്രായമുള്ള ആളുകളെയാണ് തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യം വെക്കുന്നത്. നിയമാനുസൃതമായ കടം വീട്ടല്‍ എങ്ങനെയെന്ന് യുവാക്കള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്നും ലിസ് കൂട്ടിച്ചേര്‍ത്തു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായി എന്നു തിരിച്ചറിഞ്ഞാല്‍ ഉടന്‍ പ്രാദേശിക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് https://www.bbb.org/scamtracker എന്ന സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
പൗർണമിത്തിങ്കൽ കാണാകണ്മണി എന്നീ സീരിയലുകളിലൂടെ ശ്രദ്ധേനേടിയ നടി ഗൗരി കൃഷ്ണൻ വിവാഹിതയായി. സംവിധായകൻ മനോജ് പേയാട് ആണ് വരൻ. ക്ഷേത്രത്തിൽവെച്ച്… പൊന്മുട്ടയിലെ ശ്യാം മോഹൻ വിവാഹിതനായി; വീഡിയോ കാണാം പൊന്മുട്ട വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ ശ്യാം മോഹൻ വിവാഹിതനായി. ഗോപിക മോഹൻ ആണ് വധു. തിരുവനന്തപുരത്ത് വെച്ച് നടന്ന… സണ്ണി ലിയോൺ ചിത്രം ‘ഒ മൈ ഗോസ്റ്റ്’ ട്രെയ്ലര്‍ പുറത്തിറങ്ങി https://youtu.be/Q4hPt-bAsCM സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം 'ഒ മൈ ഗോസ്റ്റ്' ട്രെയ്ലർ പുറത്തിറങ്ങി.'ഓ മൈ ഗോസ്റ്റ്' എന്ന…
സ്ത്രീകളുടെ സൗന്ദര്യ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒന്നാണ് സ്ട്രെച്ച് മാർക്കുകൾ സാധാരണയായി ഇത് കാണപ്പെടുന്ന അര ഭാഗം തുടപ്പ് സ്തനങ്ങൾ നിതംബം തുടങ്ങിയ ഭാഗങ്ങളിൽ ആണ്. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നുണ്ട് ഇതിന് കാരണം എന്നത് ശരീരഭാരം വർദ്ധിക്കുമ്പോൾ ഇത്തരത്തിൽ സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടുന്നു എന്നത് തന്നെയായിരിക്കും . ചർമ്മത്തിൽ സമാന്തര രേഖകളുടെ രൂപത്തിലാകും സാധാരണയായി സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടുക. ഇത്തരം നിങ്ങളുടെ സാധാരണ ചർമ്മത്തിൽ നിന്നും. വ്യത്യസ്തമായ നിറവും ഘടനയും ഉണ്ടായിരിക്കുകയും ചെയ്യും പ്രധാനമായും സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടുന്നതിന് കാരണമായിത്തീരുന്നത് സ്ത്രീകളിലും ഇത് ഗർഭവസ്ഥയുടെ കാലഘട്ടത്തിൽ ആയിരിക്കും കൂടുതലായും രൂപപ്പെടുന്നത് ഇത് പോകുന്നതിനുള്ള സാധ്യതയും വളരെയധികം കുറവ് തന്നെയായിരിക്കും എന്നാൽ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധ്യമാണ്. ഇതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം സഹായിക്കുന്ന എന്നതാണ്. സ്ട്രെച്ച് മാർക്കുകൾ നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് ചിലപ്പോൾ കാരണമായി നിലനിൽക്കുന്നു സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറുന്ന ഒരു പ്രശ്നം തന്നെ ആയിരിക്കും ഇത്. സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുന്നതിനെ പ്രകൃതിദത്ത മാർഗങ്ങളിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ പുരട്ടുന്നത് സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ആപ്പിൾ സിഡാർ വിനീഗർ ഉപയോഗിക്കുന്നതും സ്ട്രെച്ച് മാർക്കുകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ കാണുക. Share FacebookTwitterWhatsAppEmail Prev Post ഈ അമ്മയുടെ മരുമകൾ ചെയ്തത് കണ്ടോ.. Next Post സുരേഷ് ഗോപിയുടെ അനുഗ്രഹം വാങ്ങാൻ ഗോകുലും അനിയൻ മാധവും ഒപ്പം. | Gokul Suresh Takes Blessings From Father Sureshgopi
എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയി പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്കായി അനുവദിച്ച സംഭാഷണങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശഭക്തയല്ല എന്ന പുസ്തകം. സവിശേഷ സാഹചര്യങ്ങളില്‍ തയ്യാറാക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ അഭിമുഖവും. ബുക്കര്‍ സമ്മാനം ലഭിച്ചതിനെത്തുടര്‍ന്ന് തയ്യാറാക്കിയതാണ് ഒരെണ്ണമെങ്കില്‍ മറ്റൊരു അഭിമുഖം ഗാന്ധിയെ വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലുള്ളതാണ്. അരുന്ധതി റോയി ഇടപെടുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്ത സാഹചര്യങ്ങള്‍ ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ട്. കൃതിയിലെ ഒരഭിമുഖത്തില്‍ നിന്ന് അധഃകൃത വിഭാഗക്കാര്‍ക്കൊപ്പമുള്ള സഹവാസവും അവരോടുള്ള സഹാനുഭൂതിയും അരുന്ധതിയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണെന്നു കരുതാമോ? മേരി റോയിയുടെ മുത്തച്ഛനും തിരുവിതാംകൂറിലെ പ്രഗല്ഭനായ എഞ്ചിനീയറുമായ റാവു ബഹാദൂര്‍ റവ.ജോണ്‍ കുര്യന്‍ ദലിതര്‍ക്കായി സ്‌കൂള്‍ നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. എനിക്കു പക്ഷെ, അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞുകൂടാ. അയ്മനത്തെ എന്റെ ജീവിതത്തില്‍ ദലിതര്‍ എന്റെ കളിക്കൂട്ടുകാരായിരുന്നു. ഇന്നത്തെക്കാലത്ത്, എനിക്കാലോചിക്കാനേ വയ്യ സമൂഹത്തിന്റെ വിചിത്രമായ നിലപാടുകള്‍. മാവോയിസ്റ്റുകളോ മാര്‍ക്‌സിസ്റ്റുകളോ മനസ്സിലാക്കാത്ത കാര്യങ്ങളുണ്ട്. സമൂഹത്തിന് ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ സ്വഭാവം ഇത്രയേറെയുള്ള സ്ഥലം ലോകത്തു വേറെ കാണില്ല. കേരളത്തിലെ മാവോ സെ തുങ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ തറവാട് വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടലാക്കിമാറ്റിയെന്നു പറയുന്നതു ചരിത്രവസ്തുതയെ വളച്ചൊടിക്കലല്ലേ? അതൊരു തെറ്റിദ്ധാരണയാണ്. കോക്കനട്ട് ലഗൂണില്‍ ചെന്നാല്‍ അറയും നിരയുമുള്ള മരത്തില്‍ത്തീര്‍ത്ത ചുവരുകളുള്ള ഒരു വീട് കാണാം. ടൂറിസ്റ്റുകള്‍ക്കുള്ള ഹോട്ടലാക്കി മാറ്റിയത്. അവര്‍ പറഞ്ഞുതരും അത് ഇ.എംഎസിന്റെ വീടു പൊളിച്ചതിന്റെ ഭാഗങ്ങളാണെന്ന്. മലപ്പുറത്തു നിന്നും കൊണ്ടുവന്നതോ? അതെ. കേടുകൂടാതെ വീട് പൊളിച്ചെടുക്കുന്നതെങ്ങനെയെന്നും അതു ദൂരദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതെങ്ങനെയെന്നുമൊക്കെ നോവലില്‍ പറയുന്നുണ്ട്. നോവല്‍ ശ്രദ്ധയോടെ വായിക്കാതെയാണ് ആളുകള്‍ വിവാദമുണ്ടാക്കുന്നത്. അതാണ് എനിക്കിഷ്ടപ്പെടാത്തത്. നോവല്‍ പുറത്തിറങ്ങിയ സമയത്ത് ഇ.എം.എസ് തന്നെ എഴുതിയിരുന്നു. അരുന്ധതിയെ കണക്കിനു വിമര്‍ശിച്ചുകൊണ്ട്. അരുന്ധതി സ്വന്തം അമ്മയ്ക്കും അമ്മാവനും എതിരേപോലും അവിഹിതബന്ധങ്ങള്‍ ആരോപിച്ചിട്ടുണ്ടെന്നും തനിക്കെതിരെ അത്തരം ആരോപണങ്ങളൊന്നുമില്ലാത്തതു കൗതുകകരമാണെന്നും തന്നെ റെബല്‍ ആയി നോവലിസ്റ്റ് കണക്കാക്കാത്തമട്ടില്‍ ദുഃഖമില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രിയായിരിക്കുകയും ഒപ്പം താന്‍ ഒരു റെബലാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് എത്ര അനുചിതമാണ്. നോവലില്‍ ഞാനക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഒരാള്‍ വിപ്ലവം പരുവപ്പെടുത്തിയെടുക്കുകയും തുടര്‍ന്ന് അധികാരത്തിലേറുകയും ചെയ്യുന്നതില്‍ വിരോധാഭാസമുണ്ട്. ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആ രീതിയില്‍ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. അതായത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിക്കണോ വേണ്ടയോ എന്ന സമസ്യ. പുരാതനമായ തര്‍ക്കവിഷയമാണെന്നു പറയാം. നോവല്‍ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഇ.എം.എസ് വയോധികനായിക്കഴിഞ്ഞിരുന്നു. പുസ്തകം അദ്ദേഹം വായിച്ചിരുന്നോ എന്നുപോലും എനിക്കു സംശയമുണ്ട്…” ഈ കൃതിയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിയ്ക്കാന്‍ സന്ദര്‍ശിക്കുക ഈ സംഭാഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അരുന്ധതി റോയിയുടെ രചനയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ വ്യത്യസ്ത മനസ്സിലാക്കാം. എഴുത്തിലും ജീവിതത്തിലും സംഭാഷണങ്ങളിലും കൃത്യമായ നിലപാടുകളും സുഭദ്രതയും നമുക്ക് അനുഭവപ്പെടും. അവരുടെ ദീര്‍ഘകാലത്തെ നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും വിവരണമാണ് ഈ അഭിമുഖസമാഹാരം. 1997 മുതലുള്ള അഭിമുഖസംഭാഷണങ്ങളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലീന ചന്ദ്രന്‍, എന്‍.കെ ഭൂപേഷ്, രവി ഡിസി, ഇകെ പ്രേംകുമാര്‍, വിശ്വനാഥന്‍, ഐ ഷണ്‍മുഖദാസ്, യു. ജയചന്ദ്രന്‍. ബി. മുരളി എന്നിവരാണ് വിവിധ അഭിമുഖങ്ങള്‍ നടത്തിയിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴾٢٣﴿ നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. وَقَضَىٰ തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു رَبُّكَ നിന്റെ റബ്ബു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കളോടു إِحْسَانًا നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു) إِمَّا يَبْلُغَنَّ പ്രാപിച്ചേക്കുന്ന പക്ഷം عِندَكَ നിന്റെ അടുക്കല്‍ الْكِبَرَ വാര്‍ദ്ധക്യം أَحَدُهُمَا ആ രണ്ടിലൊരാള്‍ أَوْ كِلَاهُمَا അല്ലെങ്കില്‍ അവര്‍ രണ്ടാളും فَلَا تَقُل എന്നാല്‍ നീ പറയരുതു لَّهُمَا അവര്‍ രണ്ടാളോടു أُفٍّ പ്ഫെ!, ച് ഛെ! (എന്നു) وَلَا تَنْهَرْهُمَا അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത് وَقُل പറയുകയും ചെയ്യുക لَّهُمَا അവര്‍ രണ്ടാളോടും قَوْلًا വാക്കു, പറയല്‍ كَرِيمًا മാന്യമായ, ആദരവുള്ള 17:24 وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴾٢٤﴿ കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്. وَاخْفِضْ താഴ്ത്തുകയും ചെയ്യുക لَهُمَا അവര്‍ക്കു جَنَاحَ ചിറകു, പക്ഷം الذُّلِّ എളിമയുടെ, താഴ്മയാകുന്ന مِنَ الرَّحْمَةِ കാരുണ്യത്താല്‍, കരുണ നിമിത്തം وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ ارْحَمْهُمَا അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ كَمَا رَبَّيَانِي രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തു പോലെ صَغِيرًا ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍) ഈ വചനങ്ങളിലും, തുടര്‍ന്നുള്ള ചില വചനങ്ങളിലും ‘നീ’ എന്നും ‘നിന്റെ’ എന്നും പോലെയുള്ള സംബോധനകള്‍ പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ സമുദായത്തെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു പ്രസംഗവേളകളില്‍ സദസ്യരെ മുഴുവനും ഉന്നംവെച്ചുകൊണ്ട് ‘സഹോദരാ’ എന്നും മറ്റും ഏകവചന രൂപത്തില്‍ സംബോധനചെയ്യാറുണ്ടല്ലോ. യാതൊരു വിട്ടുവീഴ്ചയും കൂടാതെ രണ്ടു കാര്യങ്ങള്‍ അല്ലാഹു തീരുമാനിച്ചുറപ്പിച്ചു വെച്ചിരിക്കുന്നുവെന്നറിയിച്ചുകൊണ്ടാണ് ആദ്യത്തെ രണ്ടു കല്‍പനകളും അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്. (1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശേഷിച്ചൊന്നും വിവരിക്കേണ്ട ആവശ്യമില്ല. (2). മാതാപിതാക്കളോടു നന്മചെയ്യണമെന്ന്. മനുഷ്യന്റെ ജന്മത്തിനു കാരണക്കാരും, അവന്‍ ജീവിക്കുവാന്‍ സ്വയംപര്യാപ്തനായിത്തീരുന്നതുവരെ കണക്കറ്റ കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് അവനെ പരിപാലിച്ചു വളര്‍ത്തിപോന്നവരും അവരാണല്ലോ. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ – അതോടുചേര്‍ത്തുകൊണ്ടു – മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍ നിന്നു അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. ഇവിടെ മാത്രമല്ല, വേറെ പല വചനങ്ങളിലും ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്‍മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. (അങ്കബൂത്ത് 8; ലുഖ്മാന്‍ 14; അഹ്ഖാഫ് 15 എന്നിവിടങ്ങളില്‍ നോക്കുക). മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നുവിവരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നല്‍കിയ ആ വിവരണങ്ങള്‍ ഇവയാകുന്നു:- (1). മാതാവോ, പിതാവോ, അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം പ്രാപിക്കുന്നപക്ഷം, മക്കള്‍ അവരോടു ‘പ്ഫെ! ച് ഛെ!’ എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു അനുവര്‍ത്തിക്കപ്പെടേണ്ടുന്ന ഒരു കടമതന്നെയാണ് ഇത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്. (2). അവരോടു കയര്‍ത്തു സംസാരിക്കുകയോ, പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്. (3). അതും പോരാ, അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും, മര്യാദയും, ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്. ഈ ‘മാന്യമായ വാക്കു’ (قَوْلًا كَرِيمًا) കൊണ്ടു എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്നു ജരീര്‍ (رحمه الله) നിവേദനം ചെയ്തിരിക്കുന്നു: قَوْلُ الْعَبْدِ الْمُذْنِبِ لِلسَّيِّدِ الْفَظِّ (പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്). അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്‌വാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബ്ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, സൂറത്തു ലുഖ്മാനില്‍ അവരോടു ഇഹത്തില്‍ സദാചാരമനുസരിച്ചു – നല്ല നിലയില്‍ – സഹവസിക്കുകയും വേണം (وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا) എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു. (4). അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ടു അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് ‘ചിറകു താഴ്ത്തല്‍’ (خفض الجناح). ഒരുകാലത്തു സ്നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, ഇപ്പോള്‍ അവരോടങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ, അഭിനയമോ ആയിക്കൂടാ – അവരുടെ നേരെയുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു مِنَ الرَّحْمَةِ (കാരുണ്യം നിമിത്തം) എന്ന വാക്കു സൂചിപ്പിക്കുന്നത്. (5). അവര്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ റബ്ബേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ത്ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചു തന്നിരിക്കുകയാണ്. ചെറുപ്പക്കാലത്തു എന്നെ വളര്‍ത്തിയുണ്ടാക്കുവാന്‍ അവര്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാടു വേണ്ടതുപോലെ നിര്‍വ്വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ! എന്നാണാ പ്രാര്‍ത്ഥനയുടെ താല്‍പര്യം. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ‘എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?’ എന്നു ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ മറുപടി പറയുകയുണ്ടായി: ‘ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസഃ) നമസ്കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും. ഇവയാണു അവരുടെ മരണശേഷം അവരോടു ചെയ്യേണ്ടുന്ന പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്.’ (അ; ദാ; ജ). ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരിക്കല്‍ മക്കായിലെ ഒരു തെരുവീഥിയില്‍വെച്ചു ഒരു ‘അഅ്റാബി’യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തു നിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും, തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്നുദീനാര്‍ (റ) പറയുകയാണ്‌: “ഈ അഅ്റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ” എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോടു പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “ഇയാളുടെ പിതാവു (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്. “പുണ്യത്തില്‍വെച്ചു വളരെ നല്ല ഒരു പുണ്യമാണു പിതാവു പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്.” (മു.). മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലും, അവരോടുള്ള കടപ്പാടുകളും സംബന്ധിച്ച് പല ക്വുര്‍ആന്‍ വചനങ്ങളും നിലവിലുള്ളതിനു പുറമെ, ധാരാളം ഹദീഥുകളും കാണാവുന്നതാകുന്നു. ഓര്‍മ്മക്കായി, ചുരുക്കം ചിലത് ഇവിടെ ഉദ്ധരിക്കാം. 1. ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണ്‌: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?” എന്ന് ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ചോദിച്ചു അവിടുന്ന് പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ്.” ഞാന്‍ ചോദിച്ചു: “പിന്നെ ഏതാണ്?” അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.” (ബു. മു). 2. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തു വാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല.” (മു.). 3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു: “തന്റെ മാതാപിതാക്കളെ – ഒരാളെയോ രണ്ടാളെയും തന്നെയോ – (അവരുടെ) വാര്‍ദ്ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!” (മു.). 4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹിബ്നുഅംറിബ്നില്‍ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോടു പങ്ക് ചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.” (ബു; മു.). പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടി കഴിഞ്ഞു പിരിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ. സൂ: ലുഖ്മാനിലെ ആയത്തില്‍ അല്ലാഹു ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നത് കാണാം. സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോടു എത്രമാത്രം സൗമ്യത്തിലും മയത്തിലും പെരുമാറേണ്ടതുണ്ടെന്നുള്ളതു ഇതില്‍ നിന്നൊക്കെ നല്ലപോലെ മനസ്സിലാക്കാം. ധാര്‍മ്മിക മൂല്യങ്ങളും, മാനുഷിക ഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് – മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് – മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നും, അവര്‍ നിമിത്തമാണ് നാം ഈ ജീവിതക്ലേശങ്ങള്‍ അനുഭവിക്കാന്‍ ഇടയായതെന്നും തുറന്നാക്ഷേപിക്കുവാന്‍ പോലും ചില മനുഷ്യരൂപികള്‍ ധൈര്യപ്പെടുന്ന ഈ കാലത്ത് – ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീഥിലും വിശ്വാസമുള്ള ഓരോ മുസ്‌ലിമും ഈ തുറയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, പക്ഷേ അനുഭവം വെച്ചുനോക്കുമ്പോള്‍, കുറെയൊക്കെ അറിവും പഠിപ്പുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും, അലംഭാവനയവും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളതു വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! അല്ലാഹുവില്‍ ശരണം! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു: 17:25 رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَـٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًا ﴾٢٥﴿ നിങ്ങളുടെ റബ്ബ് നിങ്ങളുടെ മനസ്സുകളിലുള്ളതിനെപ്പറ്റി ഏറ്റവും അറിയുന്നവനാണ്; നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം, അവന്‍ (മനസാ ഖേദിച്ചു) മടങ്ങുന്നവര്‍ക്കു വളരെ പൊറുക്കുന്നവനാകുന്നു. رَّبُّكُمْ നിങ്ങളുടെ റബ്ബു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി فِي نُفُوسِكُمْ നിങ്ങളുടെ സ്വന്തം (മനസ്സു)കളില്‍ إِن تَكُونُوا നിങ്ങളായിരിക്കുന്ന പക്ഷം صَالِحِينَ നല്ലവര്‍, സദ്‌വൃത്തര്‍ فَإِنَّهُ كَانَ എന്നാല്‍ അവനാകുന്നു لِلْأَوَّابِينَ (മനസാ) മടക്കുമുള്ളവര്‍ക്കു غَفُورًا വളരെ പൊറുക്കുന്നവന്‍ മനുഷ്യമനസ്സുകളിലെ വിചാര വികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ മനുഷ്യനെക്കാള്‍ അറിയുന്നവനാണ് അല്ലാഹു. അതനുസരിച്ചായിരിക്കും അവന്റെ ചെയ്തികളെ അവന്‍ വിലയിരുത്തുക. മനുഷ്യന്‍ സല്‍ക്കര്‍മ്മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം – സ്വന്തം പാകപ്പിഴവുകളെയും, തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക അതിന്റെ അനിവാര്യ ഫലവുമാണ്‌ – അതിന്റെ വീഴ്ചകളും കുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുക തന്നെ ചെയ്യും എന്നു സാരം. ഇപ്പറഞ്ഞതു ഒരു പൊതുതത്വമെന്ന നിലക്കാണെങ്കിലും – സന്ദര്‍ഭം നോക്കുമ്പോള്‍ – ഇതില്‍ ചില സൂചനകള്‍ അടങ്ങിയിട്ടുണ്ടെന്നു കാണാവുന്നതാണ്. (1). മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാര്‍ത്ഥ മനഃസ്ഥിതി എന്താണെന്നു അല്ലാഹുവിനു നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെ അടുക്കല്‍ സ്വീകാര്യമായിരിക്കയില്ലെന്നു ഓര്‍ക്കേണ്ടതാകുന്നു. (2). സദുദ്ദേശ്യത്തോടു കൂടിയും, ആത്മാര്‍ഥതയോടുകൂടിയും നിങ്ങളാല്‍ കഴിയുന്നവിധം നല്ല നിലക്ക് നിങ്ങള്‍ അവരോടു പെരുമാറുന്നതായാല്‍, നിങ്ങള്‍ അറിയാതെയോ നിങ്ങള്‍ക്കു കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരും. മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചു പ്രസ്താവിച്ചശേഷം, അവര്‍ക്കു പുറമെയുള്ള അടുത്ത ബന്ധുക്കളോടും മറ്റും പാലിക്കേണ്ടുന്ന കടമകളെപ്പറ്റി പ്രസ്താവിക്കുന്നു:- 17:26 وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴾٢٦﴿ അടുത്ത (കുടുംബ) ബന്ധമുള്ളവനു അവന്റെ അവകാശം നീ നല്‍കുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാശവും), (ദുര്‍വ്യയമായി) വിതറിക്കളയുകയും ചെയ്യരുത്. وَآتِ നല്‍കുകയും ചെയ്യുക ذَا الْقُرْبَىٰ അടുത്ത ബന്ധമുള്ളവനു حَقَّهُ അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ وَالْمِسْكِينَ സാധുവിന്നും, പാവപ്പെട്ടവനും وَابْنَ السَّبِيلِ വഴിപോക്കനും وَلَا تُبَذِّرْ വിതറുക (വിതക്കുക - ധൂര്‍ത്തടിക്കുക - ദുര്‍വ്യയം ചെയ്യുക)യും അരുതു تَبْذِيرًا ഒരു വിതറല്‍, ധൂര്‍ത്തടി, ദുര്‍വ്യയം 17:27 إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًا ﴾٢٧﴿ നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും. إِنَّ الْمُبَذِّرِينَ നിശ്ചയമായും വിതറുന്ന (ദുര്‍വ്യയം ചെയ്യുന്ന)വര്‍ كَانُوا ആയിരിക്കുന്നു إِخْوَانَ സഹോദരന്മാര്‍ الشَّيَاطِينِ പിശാചുക്കളുടെ وَكَانَ ആകുന്നു (ആയിരിക്കുന്നു) താനും الشَّيْطَانُ പിശാചു لِرَبِّهِ തന്റെ റബ്ബിനു كَفُورًا നന്ദികെട്ടവന്‍ 17:28 وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا ﴾٢٨﴿ നിന്റെ റബ്ബിങ്കല്‍നിന്നും നീ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കാരുണ്യത്തെയും ആഗ്രഹിച്ചതിനാല്‍, നീ അവരില്‍നിന്നു (വല്ലപ്പോഴും) തിരിഞ്ഞുകളയുന്ന പക്ഷം, അവരോടു എളുപ്പമുള്ള (സൗമ്യതയുള്ള) വാക്കു പറഞ്ഞുകൊള്ളുക. وَإِمَّا تُعْرِضَنَّ നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം عَنْهُمُ അവരെപ്പറ്റി, അവരില്‍ നിന്നു ابْتِغَاءَ ആഗ്രഹിച്ചു (തേടി)ക്കൊണ്ടു رَحْمَةٍ വല്ല കാരുണ്യവും (അനുഗ്രഹവും) مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു تَرْجُوهَا നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു فَقُل എന്നാല്‍ പറയുക لَّهُمْ അവരോടു قَوْلًا വാക്കു مَّيْسُورًا എളുപ്പമുള്ള (ലഘുവായ - സൗകര്യപ്പെട്ട - സൗമ്യതയുള്ള) حَقّ (കടമ – അഥവാ അവകാശം) എന്നതില്‍ ധനപരമായും, സ്വഭാവ സംബന്ധമായും പാലിക്കപ്പപെടേണ്ടുന്ന എല്ലാ ബാധ്യതകളും ഉള്‍പ്പെടുന്നു. എങ്കിലും തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്ന് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു ധനപരമായ ബാധ്യത നിറവേറ്റലാണെന്നു മനസ്സിലാകുന്നു. ആവശ്യത്തില്‍ കവിഞ്ഞു ചിലവഴിക്കുക, അനാവശ്യ വിഷയങ്ങളില്‍ ചിലവഴിക്കുക, അനുവദനീയമല്ലാത്ത വിഷയത്തില്‍ വിനിയോഗിക്കുക – ഇതെല്ലാം ധനം ധൂര്‍ത്തടിക്കലാകുന്നു. ധൂര്‍ത്തടിക്കല്‍ തനി പൈശാചിക സ്വഭാവമാണെന്നും, അല്ലാഹുവിനോടുള്ള നന്ദികേടും, ധിക്കാരവുമാണെന്നും അല്ലാഹു താക്കീതു ചെയ്യുന്നു. തല്‍ക്കാലം കയ്യിലൊന്നുമില്ല, എന്നാലും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു താമസിയാതെ വല്ലതും ലഭിച്ചേക്കുമെന്നു പ്രതീക്ഷയുമുണ്ട്‌. കിട്ടിയാല്‍ അതില്‍നിന്നു ചിലവഴിക്കുവാന്‍ സന്നദ്ധതയുമുണ്ട്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ മേല്‍പറഞ്ഞവര്‍ സമീപിച്ചാല്‍ അവരോടു നല്ല വാക്കുകള്‍ പറഞ്ഞ് തൃപ്തിപ്പെടുത്തണം – മുറുമുറുപ്പും വെറുപ്പും ഉണ്ടായിത്തീരരുതു – എന്നുകൂടി കല്‍പിക്കുന്നു. 17:29 وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴾٢٩﴿ നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടിവരും. وَلَا تَجْعَلْ ആക്കുകയും ചെയ്യരുത് يَدَكَ നിന്റെ കൈ مَغْلُولَةً ബന്ധിക്കപ്പെട്ടതു إِلَىٰ عُنُقِكَ നിന്റെ പിരടിയിലേക്കു وَلَا تَبْسُطْهَا അതിനെ വിരുത്തുക (നീട്ടുക)യും ചെയ്യരുതു كُلَّ الْبَسْطِ മുഴുവന്‍ വിരുത്തല്‍ (നീട്ടല്‍) فَتَقْعُدَ എന്നാല്‍ നീ ഇരിക്കും (ഇരിക്കേണ്ടി വരും) مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്കപ്പെട്ട) വനായി مَّحْسُورًا ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി 17:30 إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ﴾٣٠﴿ നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം (അഥവാ ആഹാരം) വിശാലമാക്കുകയും, കണക്കാ(ക്കി കുടുസ്സാ)ക്കുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍, തന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമാകുന്നു. إِنَّ رَبَّكَ നിശ്ചയമായും അല്ലാഹു يَبْسُطُ നീട്ടും, വിരുത്തും (വിശാലമാക്കും) الرِّزْقَ ആഹാരം, ഉപജീവനം لِمَنيَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്وَيَقْدِرُ കണക്കാ (കുടുസ്സാ) ക്കുകയും ചെയ്യും إِنَّهُ നിശ്ചയമായുംഅവന്‍ كَانَ ആകുന്നു بِعِبَادِهِഅവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞന്‍ بَصِيرًا കണ്ടറിയുന്നവന്‍ ആവശ്യത്തിനുപോലും ചിലവഴിക്കാതെ പിശുക്കുപിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്കു ബന്ധിക്കപ്പെട്ടതാക്കരുത് എന്നു പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങു നീട്ടരുത് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. സ്വന്താവശ്യങ്ങള്‍ക്കു വേണ്ടിയാകട്ടെ, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാകട്ടെ ധനം ചിലവഴിക്കുമ്പോള്‍ അതില്‍ മിതത്വം പാലിക്കല്‍ നിര്‍ബ്ബന്ധമാണെന്നു സാരം. പിശുക്കു പിടിക്കുന്നവന്‍ – അല്ലാഹുവിന്റെയും ജനങ്ങളുടെയും അടുക്കല്‍ ആക്ഷേപവിധേയനും, അമിതവ്യയം ചെയ്യുന്നവന്‍ ഉള്ളത് നഷ്ടപ്പെട്ട് ഖേദക്കാരനും ആയിത്തീരുമെന്നു അല്ലാഹു താക്കീതു ചെയ്യുന്നു. തുടര്‍ന്നുകൊണ്ട് ജീവിത സൗകര്യങ്ങള്‍ ചിലര്‍ക്കു വിശാലമായും, ചിലര്‍ക്കു പരിമിതമായും നല്‍കപ്പെടുന്നതു അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണെന്നും, ആര്‍ക്കു അധികം നല്‍കണം, ആര്‍ക്കു കുറച്ചു കൊടുക്കണം എന്നൊക്കെ അവനു ശരിക്കും കൃത്യമായും അറിയാമെന്നും ഓര്‍മ്മിപ്പിച്ചിരിക്കുന്നു. ക്വുര്‍ആനിലും ഹദീഥിലും വളരെ നിഷ്കര്‍ഷമായി ഉപദേശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമത്രെ മിതവ്യയം. വിളവെടുപ്പു നടത്തുമ്പോള്‍ അതില്‍ നിന്നു കൊടുത്തുതീര്‍ക്കേണ്ടുന്ന കടമ തീര്‍ക്കണമെന്നു കല്‍പിച്ചതിനെത്തുടര്‍ന്ന് അല്ലാഹു പറയുന്നു: وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ : الأنعام (അമിതമാക്കുകയും അരുത്, അമിതമാക്കുന്നവരെ അവന്‍ – അല്ലാഹു ഇഷ്ടപ്പെടുകയില്ല. 6:141). മറ്റൊരു സ്ഥലത്തു പറയുന്നു: وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ : الأعراف (തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. അമിതമാക്കുകയും ചെയ്യരുത്. അവന്‍ അമിതമാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. 7:31). സജ്ജനങ്ങളുടെ സല്‍ഗുണങ്ങളെ വിവരിക്കുന്ന മദ്ധ്യെ സൂ: ഫുര്‍ഖാനില്‍ പറയുന്നു: وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا: الفرقان ٦٧ (സാരം: ചിലവഴിക്കുമ്പോള്‍ അമിതവ്യയം ചെയ്യുകയാകട്ടെ, പിശുക്കു കാണിക്കുകയാകട്ടെ ചെയ്യാതെ അതിനിടയില്‍ അതു മിതമായ നിലക്കായിരിക്കുന്നവരും). അഹ്മദു (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “മിതവ്യയം പാലിച്ചവനു ദാരിദ്ര്യം പിണയുകയില്ല.” ബൈഹഖി (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥില്‍, ‘മിതത്വം പാലിക്കല്‍ ഉപജീവനമാര്‍ഗ്ഗത്തിന്റെ പകുതിയാകുന്നു” എന്നും വന്നിരിക്കുന്നു. വിഭാഗം - 4 17:31 وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا ﴾٣١﴿ ദാരിദ്ര്യത്തെഭയന്ന് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലുകയും ചെയ്യരുത്. നാമത്രെ, അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം (ആഹാരം) നല്‍കുന്നത്. നിശ്ചയമായും, അവരെ കൊല്ലല്‍ ഭീമമായ ഒരു തെറ്റാകുന്നു. وَلَا تَقْتُلُوا നിങ്ങള്‍ കൊള്ളുക (വധിക്കുക) യും ചെയ്യരുത് أَوْلَادَكُمْ നിങ്ങളുടെ കുട്ടികളെ خَشْيَةَ ഭയന്നതിനാല്‍ إِمْلَاقٍ ദാരിദ്ര്യത്തെ, വലയുന്നതിനെ نَّحْنُ നാം (തന്നെ), നാമത്രെ نَرْزُقُهُمْ അവര്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നത് وَإِيَّاكُمْ നിങ്ങള്‍ക്കും إِنَّ قَتْلَهُمْ നിശ്ചയമായും അവരെ കൊല്ലല്‍ كَانَ ആകുന്നു خِطْئًا ഒരു തെറ്റു, കുറ്റം كَبِيرًا വലിയ, ഭീമമായ ഉപജീവനമാര്‍ഗ്ഗം വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണെന്നു കഴിഞ്ഞ വചനത്തില്‍ പറഞ്ഞുവല്ലോ. തുടര്‍ന്നുകൊണ്ട് ഈ വചനത്തില്‍, പെണ്‍മക്കള്‍ ജനിക്കുന്നതു ദാരിദ്ര്യത്തിനു കാരണമാകാമെന്നു കരുതി സ്വന്തം മക്കളെ കൊന്നുകളയുന്ന മുന്‍കാല അറബികളുടെ പതിവിനെ നിരോധിക്കുകയും ആക്ഷേപിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. ആ കുട്ടികള്‍ ബാക്കിയായാല്‍ അവര്‍ക്കു ആഹാരത്തിനു വഴിയുണ്ടാക്കുന്നതു നിങ്ങളല്ല, അവര്‍ക്കും നിങ്ങള്‍ക്കു തന്നെയും ആഹാരം നല്‍കുന്നത് നാമാണ്, എന്നിരിക്കെ ദാരിദ്ര്യത്തിന്റെ പേരില്‍ അവരെ കൊല്ലുന്നതിന് അര്‍ത്ഥമില്ല, അതു വളരെ വമ്പിച്ച ഒരു അപരാധമാണു എന്നു താക്കീതും നല്‍കുന്നു. ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്നതിനെ സൂ: അന്‍ആം 151-ാം വചനത്തിലും വിരോധിച്ചിരിക്കുന്നത് നാം കണ്ടു. പക്ഷേ, അവിടെ നിലവിലുള്ള ദാരിദ്ര്യം നിമിത്തം (مِنْ إِمْلَاقٍ) കൊല്ലരുത് എന്നായിരുന്നു പറഞ്ഞത്. ഇവിടെ ദാരിദ്ര്യം ഉണ്ടാകുമെന്ന ഭയം നിമിത്തം (خَشْيَةَ إِمْلَاقٍ) കൊല്ലരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഈ വിരോധത്തെത്തുടര്‍ന്ന് അവിടെ نَّحْنُ نَرْزُقُهُمْ وَإِيَّاهُمْ (നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്) എന്ന്, ഇവിടെ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ (അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്) എന്നും പറഞ്ഞിരിക്കുന്നു. വിശ്വാസവും ചിന്താശക്തിയും ഉള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടുന്ന രണ്ട് വാക്യങ്ങളാണിവ. ശിര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വമ്പിച്ച പാപമാണു മനുഷ്യവധം. അതു നിര്‍ദ്ദോഷിയും, പാവവുമായ സ്വന്തം കുഞ്ഞിനെ കൂടിയാകുമ്പോള്‍ ആ പാപം കൂടുതല്‍ കൂടുതല്‍ ഗൗരവപ്പെട്ടതായിത്തീരുന്നു. കൊലപ്പെടുത്തുവാനുള്ള കാരണം ദാരിദ്ര്യഭയം കൂടിയാകുമ്പോള്‍ അപരാധത്തിന്റെ കാഠിന്യം വീണ്ടും കൂടിപ്പോകുന്നു. ആഹാരത്തിന്റെ കാര്യം മുഴുവനും തങ്ങളുടെ കയ്യിലും നിയന്ത്രണത്തിലുമാണെന്നുള്ള തെറ്റായ ധാരണ – അല്ല, അഹങ്കാരം – ആണല്ലോ ഇതിന്റെ പിന്നിലുള്ളത്. അടുത്ത രണ്ടാമത്തെ വചനത്തില്‍ മനുഷ്യവധത്തെപ്പറ്റി പ്രത്യേകം വിരോധിക്കുന്നുണ്ട്. സൂ: അന്‍ആമിലാകട്ടെ, അതേ ആയത്തില്‍ തന്നെ അതു വിരോധിച്ചിരിക്കുന്നതു കാണാം. അപ്പോള്‍, പൊതുവായ ആ നിരോധത്തില്‍ ഉള്‍പ്പെടുത്താതെ, ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്നതിനെപ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നതും ആ അപരാധത്തിന്റെ ഗൗരവംകൊണ്ടുതന്നെ. നമ്മുടെ രാജ്യമടക്കം ‘പരിഷ്കൃത രാജ്യ’ങ്ങളെന്നു അഭിമാനിക്കുന്ന പല രാജ്യങ്ങളിലും – ചില സങ്കല്‍പക്കണക്കുകളെ അടിസ്ഥാനമാക്കി – അടുത്ത ഭാവിയില്‍ ഉണ്ടായേക്കുമെന്ന് അനുമാനിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ പേരില്‍ നടപ്പില്‍ വരുത്തപ്പെടുന്ന സന്താന നിയന്ത്രണത്തിനും, ആ ആവശ്യാര്‍ത്ഥം അംഗീകരിക്കപ്പെട്ടുവരുന്ന ലജ്ജാവഹവും സംസ്കാരശൂന്യവുമായ പല സംരംഭങ്ങള്‍ക്കും ഇസ്‌ലാമിക ദൃഷ്ട്യാ എന്തായിരിക്കും സ്ഥാനമുള്ളതെന്നു ആലോചിച്ചു നോക്കുക! അതിനു സന്താനഹത്യയെന്നു പേര്‍ പറയാതെ, മറ്റെന്തെങ്കിലും അഭികാമ്യമായ പേരുകള്‍ നല്‍കി തൃപ്തി അടയുന്നത് കൊണ്ടോ, ജനിച്ചശേഷം കൊല ചെയ്യുന്നില്ലല്ലോ എന്ന സമര്‍ത്ഥനം കൊണ്ടോ അല്ലാഹുവിന്റെ മുമ്പില്‍ ഒരിക്കലും അതിനു ന്യായീകരണം ഉണ്ടാവാന്‍ പോകുന്നില്ല. ‘ദാരിദ്ര്യം നിമിത്ത’വും, ‘ദാരിദ്ര്യത്തെ ഭയന്നും’ കൊല ചെയ്യരുതെന്നും, ‘നിങ്ങള്‍ക്കും അവര്‍ക്കും’, ‘അവര്‍ക്കും നിങ്ങള്‍ക്കും’ ഞാനാണു ആഹാരം നല്‍കുന്നതെന്നുമുള്ള അല്ലാഹുവിന്റെ വാക്കുകള്‍ ശരിക്കും വിലയിരുത്തിക്കൊണ്ടു ആലോചിക്കുന്നവര്‍ക്കു ഇതില്‍ സംശയത്തിനവകാശമില്ല. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തെ പതിവിനെ ആസ്പദമാക്കി ‘കൊലപ്പെടുത്തരുത്’ എന്ന വാക്കാണ്‌ അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്. ആ നിരോധത്തിനു ആധാരമായി അല്ലാഹു ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങള്‍ ഇന്നത്തെ സന്താന നിയന്ത്രണത്തിലും കാണാവുന്നതാണ്. സന്താന നിയന്ത്രണം നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിയ ചില പരിഷ്കൃത രാജ്യങ്ങളില്‍ ജനസംഖ്യ കുറയുകയും പില്‍ക്കാലത്ത് കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി വരുന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്. ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: പാപത്തില്‍ വെച്ച് ഏറ്റവും വമ്പിച്ചതു ഏതാണെന്നു ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചതു അല്ലാഹുവായിരിക്കെ, അവനു നീ സമന്‍മാരെ ഏര്‍പ്പെടുത്തലാകുന്നു.’ പിന്നെ ഏതെന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്റെ സന്താനം നിന്നോടൊപ്പം ഭക്ഷണം കഴിക്കുമെന്നു ഭയന്ന് – അതിനെ നീ കൊല്ലലാകുന്നു.’ പിന്നെ ഏതാണെന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്റെ അയല്‍ക്കാരന്റെ പത്നിയെ നീ വ്യഭിചിരിക്കുകയാണ്.’ (ബു. മു). സൂഃ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ച സംഗതികള്‍ ഇവിടെയും ഓര്‍മ്മിക്കുക. 17:32 وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَـٰحِشَةً وَسَآءَ سَبِيلًا ﴾٣٢﴿ നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗ്ഗവുമാണ്. وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക [അടുക്കുക]യും ചെയ്യരുത് الزِّنَا വ്യഭിചാരത്തെ إِنَّهُ كَانَ നിശ്ചയമായും അതാകുന്നു فَاحِشَةً ഒരു നീചവൃത്തി وَسَاءَ അതു വളരെ ദുഷിച്ചതുമാണ് سَبِيلًا മാര്‍ഗ്ഗം, വഴി വ്യഭിച്ചരിക്കരുത് എന്നു പറയാതെ, അതിനെ സമീപികരുതെന്നത്രെ അല്ലാഹു പറഞ്ഞവാക്ക് വളരെ ശ്രദ്ധേയമാണിത്. വ്യഭിചാരത്തിലേക്കു നയിക്കുന്നതോ, അതിനു വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ നോക്കുന്നതും, കൂടിക്കലരുന്നതുമൊക്കെ ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാകുന്നു. അനിയന്ത്രിതമായ സ്ത്രീപുരുഷ സമ്പര്‍ക്കങ്ങള്‍ക്കും പ്രേമപ്രകടനങ്ങള്‍ക്കും പരിഷ്കാരത്തിന്റെയും, പുരോഗമനത്തിന്റെയും പേരു നല്‍കി പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ഈ കാലത്തു വ്യഭിചാരം ഒരു വന്‍കുറ്റമായി ഗണിക്കപ്പെടാതിരിക്കുക സ്വാഭാവികമാണ്. പക്ഷേ, കാലദേശങ്ങളുടെയോ, ജനാഭിലാഷങ്ങളുടെയോ വ്യത്യാസം കൂടാതെ എക്കാലത്തും വ്യഭിചാരം വളരെ നീചവും നിന്ദ്യവുമായ ഒരു മഹാപാപമായിട്ടാണ് അല്ലാഹു കണക്കാക്കുന്നത്. ഈ വചനത്തിലും, അടുത്ത ചില വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും, കഴിഞ്ഞ സൂറത്തുകളിലും, താഴെ സൂറത്തുകളിലുമായി കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതുകൊണ്ടു ഇവ ഓരോന്നിനെയും പറ്റി കൂടുതലൊന്നും വിവരിക്കുന്നില്ല. 17:33 وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا ﴾٣٣﴿ അല്ലാഹു (കൊല) നിഷിദ്ധമാക്കിയ (അഥവാ പരിപാവനമാക്കിയ) ദേഹത്തെ (ആളെ) ന്യായപ്രകാരമല്ലാതെ നിങ്ങള്‍ കൊല്ലുകയും ചെയ്യരുത്. അക്രമിക്കപ്പെട്ടവനായ നിലയില്‍ ആരെങ്കിലും കൊല്ലപ്പെടുന്നപക്ഷം, അവന്റെ കൈകാര്യക്കാരനു നാം ഒരധികാരം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. എന്നാലവന്‍ കൊലയില്‍ അതിരു കവിഞ്ഞു പോകരുത്. നിശ്ചയമായും, അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുകയും ചെയരുത് النَّفْسَ ദേഹത്തെ, ആത്മാവിനെ الَّتِي حَرَّمَ നിഷിദ്ധമാക്കിയയതായ, പരിപാവനമാക്കിയ اللَّهُ അല്ലാഹു إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ وَمَن قُتِلَ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ مَظْلُومًا അക്രമിക്കപ്പെട്ടവനായിക്കൊണ്ട് فَقَدْ جَعَلْنَا എന്നാല്‍ തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിട്ടുണ്ട് لِوَلِيِّهِ അവന്റെ കൈകാര്യക്കാരന്, ബന്ധുവിന് سُلْطَانًا ഒരു അധികാരം, ശക്തി فَلَا يُسْرِف എന്നാലവന്‍ അമിതമാക്കരുത് فِّي الْقَتْلِ കൊലയില്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു مَنصُورًا സഹായിക്കപ്പെടുന്നവന്‍ കൊലക്കുപകരം കൊലയായോ, കൊലശിക്ഷ വിധിക്കപ്പെട്ട കുറ്റങ്ങള്‍ക്കു ശിക്ഷയായോ അല്ലാതെ മറ്റുതരത്തിലുള്ള കൊലകളൊന്നും പാടില്ലെന്നാണു إِلَّا بِالْحَقِّ (ന്യായപ്രകാരമല്ലാതെ) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നു സൂ: അന്‍ആം 151-ാം വചനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യായപ്രകാരമല്ലാതെ അക്രമമായി ആരെങ്കിലും കൊല്ലപ്പെടുന്നതായാല്‍ അയാളുടെ അടുത്ത ബന്ധുക്കള്‍ക്കു പ്രതികാര നടപടി എടുക്കുവാന്‍ അധികാരമുണ്ടെന്നും, ആ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കയ്യേറ്റം ചെയ്തോ, പ്രതികാരത്തിന്റെ രൂപത്തില്‍ കാഠിന്യം കൂട്ടിയോ മറ്റോ അതിരുകവിഞ്ഞുപോകുവാന്‍ പാടില്ലെന്നും അല്ലാഹു അറിയിക്കുന്നു. വിശദീകരണം സൂ: അല്‍ബഖറ 178ലും നിസാഉ് 92, 93’ലും, മാഇദ 32ലും മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌. إِنَّهُ كَانَ مَنصُورًا (നിശ്ചയമായും അവന്‍ സഹായിക്കപ്പെട്ടവനാകുന്നു) എന്നു പറഞ്ഞതു കൊല്ലപ്പെട്ടവനെ ഉദ്ദേശിച്ചും, അവന്റെ കൈകാര്യക്കാരനെ ഉദ്ദേശിച്ചും ആകാവുന്നതാണ്. തത്വത്തില്‍ രണ്ടും ഒരുപോലെത്തന്നെ. വധിക്കപ്പെട്ടവന്റെ ഭാഗത്തിനാണു – അന്യായമായി വധിച്ചവന്റെ ഭാഗത്തിനല്ല – സഹായം നല്‍കപ്പേടെണ്ടതെന്നു വ്യക്തമാണല്ലോ. 17:34 وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا ﴾٣٤﴿ ഏറ്റവും നല്ലതേതോ അതനുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; അവന്‍ അവന്റെ ശക്തി (പ്രായപൂര്‍ത്തി) പ്രാപിക്കുന്നതുവരെ. നിങ്ങള്‍ കരാറ് നിറവേറ്റുകയും ചെയ്യുവിന്‍. നിശ്ചയമായും കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് مَالَ സ്വത്തിനെ الْيَتِيمِ അനാഥയുടെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ അതു أَحْسَنُ ഏറ്റം (കൂടുതല്‍) നല്ലതാണ് حَتَّىٰ يَبْلُغَ അവന്‍ എത്തുന്ന (പ്രാപിക്കുന്ന)തുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ بِالْعَهْدِ കരാറിനെ, ഉടമ്പടിയെ إِنَّ الْعَهْدَ നിശ്ചയമായും കരാര്‍ كَانَ ആകുന്നു مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത് 17:35 وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴾٣٥﴿ നിങ്ങള്‍ അള(ന്നു കൊടു)ക്കുമ്പോള്‍ അളവു പൂര്‍ത്തിയാക്കുകയും ചെയ്യുവിന്‍. (കൃത്രിമമില്ലാതെ) ചൊവ്വിനു നിലകൊള്ളുന്ന തുലാസ്സുകൊണ്ടു തൂ(ക്കിക്കൊടു)ക്കുകയും ചെയ്യുവിന്‍. അതു കൂടുതല്‍ ഗുണ(കര)വും, ഏറ്റവും നല്ല പര്യവസാനമുള്ളതുമാണ്. وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ الْكَيْلَ അളത്തം إِذَا كِلْتُمْ നിങ്ങള്‍ അളന്നാല്‍ وَزِنُوا തൂക്കുകയും ചെയ്യുക بِالْقِسْطَاسِ തുലാസുകൊണ്ടു الْمُسْتَقِيمِ ചൊവ്വായ, നേരെയുള്ള ذَٰلِكَ അതു خَيْرٌ ഗുണമാണ്, കൂടുതല്‍ നന്മയാണ് وَأَحْسَنُ ഏറ്റം (അധികം) تَأْوِيلًا നല്ലതുമാണ് പര്യവസാനം ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെയല്ലാതെ അനാഥയുടെ സ്വത്തിനെ സമീപിക്കരുതു എന്നു പറഞ്ഞതിന്റെ താല്‍പര്യം സൂ: അന്‍ആം 152ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കരാറുകള്‍ പാലിച്ചുവോ, അതിലെ നിശ്ചയങ്ങള്‍ നിറവേറ്റിയോ എന്നൊക്കെ അല്ലാഹു ചോദ്യം ചെയ്യുമെന്നത്രെ കരാറ് ചോദ്യം ചെയ്യപ്പെടുമെന്ന് പറഞ്ഞതിന്റെ സാരം. അളത്തത്തിലും തൂക്കത്തിലും കൃത്രിമം നടത്തി വല്ലതും വഞ്ചിക്കപ്പെടുന്നപക്ഷം, തല്‍ക്കാലം അതൊരു നേട്ടമായി തോന്നാമെങ്കിലും അതിന്റെ ഭാവി നഷ്ടത്തിലാണു കലാശിക്കുകയെന്നും, രണ്ടിലും കൃത്യം പാലിക്കുന്നതു മൂലം ഇഹത്തിലും പരത്തിലും പല നന്മയും അഭിവൃദ്ധിയും ഉണ്ടായിത്തീരുമെന്നുമാണ് അവസാനം പറഞ്ഞതിന്റെ താല്‍പര്യം. 17:36 وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًا ﴾٣٦﴿ നിനക്കു അറിവില്ലാത്തതിനെ നീ പിന്തുടരുകയും ചെയ്യരുത്. നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. وَلَا تَقْفُ നീ പിന്തുടരുകയും ചെയ്യരുത് مَا لَيْسَ ഇല്ലാത്തതിനെ لَكَ بِهِ നിനക്കു അതിനെപ്പറ്റി عِلْمٌ ഒരറിവും, അറിവ് إِنَّ السَّمْعَ നിശ്ചയമായും കേള്‍വി وَالْبَصَرَ കാഴ്ചയും وَالْفُؤَادَ ഹൃദയവും كُلُّ أُولَٰئِكَ അക്കൂട്ടരെല്ലാം (അവയെല്ലാം) كَانَ ആകുന്നു عَنْهُ അതിനെപ്പറ്റി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത് ശരിയായ അറിവു ലഭിക്കാതെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും, ഊഹത്തെയും ധാരണയെയും അടിസ്ഥാനമാക്കി കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതും ഈ വചനംമൂലം അല്ലാഹു വിരോധിക്കുന്നു. വളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു തത്വമാണിത്. ഊഹം പലപ്പോഴും തെറ്റായിരിക്കും. അല്ലാഹു പറയുന്നു: اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ (ഊഹത്തില്‍ മിക്കതിനെയും നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍. നിശ്ചയമായും, ഊഹത്തില്‍ ചിലതു കുറ്റകരമായിരിക്കും. (49:12). വീണ്ടും പറയുന്നു: وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا (നിശ്ചയമായും, ഊഹം യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും ഉപകരിക്കുകയില്ല. (53:28). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: إَيَّاكُمْ وَالظًّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ (നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. കാരണം ഊഹം വര്‍ത്തമാനത്തില്‍വെച്ച് ഏറ്റം കളവായതാകുന്നു. (ബു). വേറൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: بِئْسَ مَطِيَّةُ الرَّجُلِ زَعَمُوا (‘ആളുകള്‍ പറയുന്നു’ വെന്നുള്ളതു മനുഷ്യന്റെ വളരെ ദുഷിച്ച വാഹനമാകുന്നു (ദാ).). അതായത്, തക്കതായ അറിവു കൂടാതെ, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി വല്ലതും പറയുകയും, ‘ആളുകള്‍ അങ്ങിനെ പറയുന്നു’വെന്നും മറ്റും പറഞ്ഞു ഉത്തരവാദിത്വം അന്യരുടെമേല്‍വെച്ചു കെട്ടുകയും ചെയ്യുന്നതു വളരെ ദുഷിച്ച സമ്പ്രദായമാണെന്നു സാരം. കാതുകൊണ്ടു കേട്ടും, കണ്ണുകൊണ്ടു കണ്ടും, ഹൃദയം കൊണ്ടു ചിന്തിച്ചും ഇങ്ങിനെ മൂന്നു വിധത്തിലാണല്ലോ കാര്യങ്ങളെപ്പറ്റി ശരിയായ അറിവു സമ്പാദിക്കുക. അതതിനെ ഉപയോഗിക്കേണ്ട പ്രകാരം ഉപയോഗിച്ചുവോ ഇല്ലേ, എന്തില്ലെല്ലാമാണു ഉപയോഗിച്ചതു എന്നിത്യാദി സംഗതികളെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് അല്ലാഹു താകീതു ചെയ്യുന്നു. ഈ ചോദ്യംചെയ്യപ്പെടല്‍ ഒരര്‍ത്ഥത്തില്‍ ഇവിടെവെച്ചുതന്നെ ഉണ്ടാവാമെങ്കിലും, യഥാര്‍ത്ഥത്തില്‍ അതു നടക്കുക പരലോകത്തുവെച്ചായിരിക്കും. അതെ, നാവും, കയ്യും, കാലുമെല്ലാം സാക്ഷ്യം വഹിക്കുന്ന ആ ദിവസത്തില്‍. يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم : سورة النو:٢٤ എന്നാല്‍, മുഴുവന്‍ കാര്യങ്ങളിലും മനുഷ്യനു ശരിയായ അറിവു – അഥവാ ഉറപ്പായ വിവരം – സാധ്യമല്ലെന്നും, ഉറപ്പായ അറിവു ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത പല കാര്യങ്ങളുമുണ്ടെന്നും തീര്‍ച്ചയാണ്. അപ്പോള്‍, ഉറപ്പായ അറിവു ലഭിക്കുവാന്‍ സാദ്ധ്യമാകുന്ന വിഷയങ്ങളെപ്പറ്റിയാണ്‌ ഇവിടെ പ്രസ്താവിക്കുന്നതെന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ്, മൗലികമായതും, വിശ്വാസപരമായതുമായ കാര്യങ്ങളിലും, സ്പഷ്ടമായ തെളിവുകളുള്ള വിഷയങ്ങളിലും يَقِين (ഉറപ്പായ അറിവു) ഉണ്ടായിരിക്കല്‍ നിര്‍ബ്ബന്ധമാണെന്നും, ഭിന്നാഭിപ്രായത്തിനു സാധ്യതയുള്ള ശാഖാപരവും, അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ ഉറപ്പായ അറിവുണ്ടായിരിക്കല്‍ നിര്‍ബ്ബന്ധമില്ലെന്നും പണ്ഡിതന്‍മാര്‍ പറയുന്നത്. ഇതുസംബന്ധിച്ച വിശദവിവരങ്ങളുടെ സ്ഥാനം ‘ഉസ്വൂലി’ന്റെ (മതനിദാന ശാസ്ത്രങ്ങളുടെ) ഗ്രന്ഥങ്ങളാകുന്നു. 17:37 وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا ﴾٣٧﴿ നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ചയമായും നീ, ഭൂമിയെ (കീറി) പിളര്‍ക്കുകയില്ല തന്നെ; നീളത്തില്‍ നീ മലകളോളം എത്തുകയുമില്ല തന്നെ. وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِي الْأَرْضِ ഭൂമിയില്‍ مَرَحًا അഹന്തയായി إِنَّكَ നിശ്ചയമായും നീ لَن تَخْرِقَ നീ കീറുക (പിളര്‍ക്കുക - ചിന്തുക) യേ ഇല്ല الْأَرْضَ ഭൂമിയെ وَلَن تَبْلُغَ നീ എത്തുകയുമില്ലതന്നെ الْجِبَالَ പര്‍വ്വതങ്ങളോളം طُولًا നീളത്തില്‍, നീളംകൊണ്ടു നടത്തത്തിലും പെരുമാറ്റത്തിലും അഹന്തയും അഹങ്കാരവും പ്രകടിപ്പിക്കുന്നതിനെ അല്ലാഹു വളരെ ഗൗരവപൂര്‍വ്വം വിരോധിക്കുന്നു. നീ എത്രതന്നെ അഹന്ത കാണിച്ചാലും ഭൂമിയെ പിളര്‍ക്കുവാനോ, വലുപ്പംകൊണ്ടു മലകളോളം എത്തുവാനോ നിനക്കു സാദ്ധ്യമല്ലെന്നു അത്തരക്കാരെ പരിഹസിക്കുകയും ചെയ്യുന്നു. അവരോടു അല്ലാഹുവിനുള്ള കടുത്ത വെറുപ്പാണിതു കാണിക്കുന്നത്. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുള്ളതായി ഇബ്നുകഥീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: “അല്ലാഹുവിനു ആരെങ്കിലും താഴ്മകാണിച്ചാല്‍, അല്ലാഹു അവനെ ഉയര്‍ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ നിസ്സാരനും, ജനങ്ങളുടെ അടുക്കല്‍ വലിയവനുമായിരിക്കും. ആരെങ്കിലും ഗര്‍വ്വു നടിച്ചാല്‍, അല്ലാഹു അവനെ താഴ്ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ വലിയവനും, ജനങ്ങളുടെ അടുക്കല്‍ നിസ്സാരനുമായിരിക്കും. എത്രത്തോളമെന്നാല്‍, അവന്‍ അവരുടെ അടുക്കല്‍ നായയെക്കാളും പന്നിയെക്കാളും നിസ്സാരനായിരിക്കും.” 17:38 كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًا ﴾٣٨﴿ (മേല്‍പറഞ്ഞ) അതെല്ലാം (തന്നെ), അതിലെ ദുഷിച്ചതു (ഒക്കെയും) നിന്റെ റബ്ബിന്റെ അടുക്കല്‍ വെറുക്കപ്പെട്ടതാകുന്നു. كُلُّ ذَٰلِكَ അതെല്ലാം كَانَ ആകുന്നു سَيِّئُهُ അതില്‍ ദുഷിച്ചതു عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ مَكْرُوهًا വെറുക്കപ്പെട്ടതു 17:39 ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًا مَّدْحُورًا ﴾٣٩﴿ അതു (ഒക്കെയും) നിന്റെ റബ്ബ് വിജ്ഞാനമായി നിനക്കു 'വഹ്‌യു' [സന്ദേശം] നല്‍കിയതില്‍ പെട്ടതാകുന്നു. അല്ലാഹുവിനോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തുകയും ചെയ്യരുത്: എന്നാല്‍, കുറ്റപ്പെടുത്തപ്പെട്ടവനായും, ആട്ടപ്പെട്ടവനായും കൊണ്ട് നീ 'ജഹന്നമി'ല്‍ [നരകത്തില്‍] ഇടപ്പെടും. ذَٰلِكَ അതു مِمَّا أَوْحَىٰ വഹ്‌യു നല്‍കിയതില്‍ പെട്ടതാണ് إِلَيْكَ നിനക്കു, നിന്നിലേക്ക്‌ رَبُّكَ നിന്റെ റബ്ബു مِنَ الْحِكْمَةِ വിജ്ഞാനത്തില്‍ (തത്വത്തില്‍) നിന്നു وَلَا تَجْعَلْ നീ ആക്കുക (ഏര്‍പ്പെടുത്തുക)യും അരുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ (ഒപ്പം) إِلَٰهًا ആരാധ്യനെ, ദൈവത്തെ آخَرَ വേറെ فَتُلْقَىٰ എന്നാല്‍ നീ ഇടപ്പെടും فِي جَهَنَّمَ ജഹന്നമില്‍ مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി مَّدْحُورًا ആട്ടപ്പെട്ടവനായി 23-ാം വചനത്തില്‍ അല്ലാഹുവിനെയല്ലാതെ ആരെയും ആരാധിക്കരുതു എന്നു തുടങ്ങി ഇതേവരെയായി പല ഉപദേശ നിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളും അല്ലാഹു നല്‍കുകയുണ്ടായി. അവയിലേക്ക് ചൂണ്ടിക്കൊണ്ട് അല്ലാഹു ഉണര്‍ത്തുകയാണ്: അവയില്‍ ചെയ്യരുതാത്തതും വിലക്കപ്പെട്ടതുമായ കാര്യങ്ങളെല്ലാം അല്ലാഹു ഇഷ്ടപ്പെടാത്തതും അവന്‍ വെറുക്കുന്നതുമായ കാര്യങ്ങളാണ്; അതുകൊണ്ടാണവന്‍ അവ വിരോധിച്ചത്; ആകയാല്‍ അവയൊന്നും ചെയ്തു അല്ലാഹുവിന്റെ വെറുപ്പു സമ്പാദിക്കരുത് എന്നൊക്കെ. അനന്തരം, മേല്‍പറഞ്ഞ കാര്യങ്ങള്‍ മുഴുവനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം ജനങ്ങള്‍ക്കുവേണ്ടി അല്ലാഹു അറിയിച്ചു തരുന്ന തത്വവിജ്ഞാനങ്ങളാണെന്നു വീണ്ടും ഉണര്‍ത്തിയിരിക്കുന്നു. ഏറ്റവും ആദ്യമായി പ്രസ്താവിച്ച കാര്യം – അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു എന്നുള്ള ഏറ്റവും മൗലികപ്രധാനമായ ഉപദേശം – അവസാനം ഒരു വട്ടംകൂടി ഓര്‍മ്മിപ്പിക്കുകയും, ഈ ഉപദേശം വിലവെക്കാത്തപക്ഷം, കാരുണ്യത്തിന്റെയും അനുഭാവത്തിന്റെയും കണികപോലും ലഭിക്കാതെ കാലാകാല നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു താകീതു ചെയ്കയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ കല്‍പനകള്‍ മുഴുവനും കഴിവതും അനുസരിക്കുകയും, അവന്റെ വിരോധങ്ങള്‍ മുഴുവനും വര്‍ജ്ജിക്കുകയും ചെയ്‌വാന്‍ അവന്‍ നമുക്കു തൗഫീഖു നല്‍കട്ടെ. ആമീന്‍. 17:40 أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَـٰٓئِكَةِ إِنَـٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا ﴾٤٠﴿ എന്നാല്‍, (ഹേ, മുശ്രിക്കുകളേ,) നിങ്ങളുടെ റബ്ബ് ആണ്‍മക്കളെക്കൊണ്ടു നിങ്ങളെ പ്രത്യേകപ്പെടുത്തുകയും, മലക്കുകളില്‍ നിന്നു പെണ്ണുങ്ങളെ [പെണ്‍മക്കളെ] അവന്‍ സ്വീകരിച്ചുവെച്ചിരിക്കുകയുമാണോ?! നിശ്ചയമായും, വമ്പിച്ച ഒരു വാക്കുതന്നെയാണ് നിങ്ങള്‍ പറയുന്നത്! أَفَأَصْفَاكُمْ എന്നാല്‍ (അപ്പോള്‍) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേകപ്പെടുത്തി) വെച്ചിരിക്കയാണോ رَبُّكُم നിങ്ങളുടെ റബ്ബ് بِالْبَنِينَ ആണ്‍മക്കളെ (പുത്രന്‍മാരെ) ക്കൊണ്ട് وَاتَّخَذَ അവന്‍ ആക്കി (ഉണ്ടാക്കി - സ്വീകരിച്ചു)വെച്ചിരിക്കുകയും مِنَالْمَلَائِكَةِ മലക്കുകളില്‍ നിന്ന് إِنَاثًا പെണ്ണുങ്ങളെ إِنَّ നീശ്ചയമായും كُمْ നിങ്ങള്‍ لَتَقُولُونَ പറയുകതന്നെ ചെയ്യുന്നു قَوْلًا ഒരു വാക്ക് عَظِيمًا വമ്പിച്ചതായ മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ജല്‍പിച്ചുകൊണ്ട് അവരെ ആരാധ്യദൈവങ്ങളാക്കി വെച്ചിരുന്ന മുശ്രിക്കുകളോടാണ് ഈ ചോദ്യം. നിങ്ങള്‍ പറഞ്ഞ പ്രകാരമാണെങ്കില്‍, മക്കളുടെ കൂട്ടത്തില്‍ കൂടുതല്‍ ശ്രേഷ്ഠത കല്‍പിക്കപ്പെടുന്ന ആണ്‍മക്കളെ അല്ലാഹു നിങ്ങള്‍ക്കായി നീക്കിവെക്കുകയും, താണതരക്കാരായി ഗണിക്കപ്പെട്ടു വരുന്ന പെണ്‍മക്കളെ അവന്‍ എടുത്തിരിക്കുകയും ചെയ്തിരിക്കുന്നുവെന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇതൊട്ടും നീതിയായില്ല. കളവ് പറയുന്നതിലും വേണ്ടേ അല്‍പമെങ്കിലും നീതി?! എന്ന് സാരം. ﴾أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢ (നിങ്ങള്‍ക്ക് ആണും അവനു പെണ്ണുമാണോ? അങ്ങിനെയാണെങ്കില്‍ അത് നീതികെട്ട ഒരു വിഭജനമാകുന്നു. (സൂറ: അന്നജ്മ് : 21, 22). മറ്റുള്ള ശിര്‍ക്കിന്റെ വാദങ്ങളെ അപേക്ഷിച്ചു വളരെ കടുത്തതും നികൃഷ്ടവുമായതുമായ ഒരു വാദമാണിത്‌. അല്ലാഹുവിനെ സൃഷ്ടിസമാനമാക്കി താഴ്ത്തുക, അവന്റെ അവകാശം മറ്റുള്ളവര്‍ക്കും വകവെച്ചുകൊടുക്കുക, മലക്കുകളെ സ്ത്രീകളാക്കി സങ്കല്‍പിക്കുക, എന്നിട്ട് ഇല്ലാത്ത ആ സ്ത്രീകളെ അല്ലാഹുവിന്റെ മക്കളാക്കുകയും അവരെ ആരാധ്യരാക്കുകയും ചെയ്യുക. ഇങ്ങിനെ പലതും. അതേ സമയത്ത് അവര്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിത്തീര്‍ന്നാലോ? അങ്ങേയറ്റം വെറുപ്പും ലജ്ജയും. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് അവരോട് ‘നിങ്ങള്‍ വമ്പിച്ച ഒരു വാക്കുതന്നെയാണ് പറയുന്നത്’ (إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا) എന്നു അല്ലാഹു പറയുന്നത്. 17. الإسراء - അല്‍ ഇസ്റാഅ് സൂറത്തുല്‍ ഇസ്രാഉ് : 01-22 സൂറത്തുല്‍ ഇസ്രാഉ് : 23-40 സൂറത്തുല്‍ ഇസ്രാഉ് : 41-60 സൂറത്തുല്‍ ഇസ്രാഉ് : 61-77 സൂറത്തുല്‍ ഇസ്രാഉ് : 78-93 സൂറത്തുല്‍ ഇസ്രാഉ് : 94-111 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. ഇവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന കാര്യങ്ങളിൽ ബാധിക്കപ്പെട്ട ഒരു ചെറിയ കൂട്ടം സാധാരണക്കാരായ ആളുകൾ കൂടിച്ചേർന്ന് ബോയ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും, ഈ സൂപ്പർഹീറോസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതുമാണ് ദി ബോയ്സ് എന്ന സീരീസിന്റെ പ്രധാന കഥാ പ്രശ്ചാത്തലം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Comedy, Crime, English, Web Series Tagged: Arjun C Paingottil, Fahad Abdul Majeed, Nevin Jose Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
സഭക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന് ബഹ്‌റൈനിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈനിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ സേക്രഡ് ഹാർട്ട് കത്തോലിക്കാ സ്‌കൂളിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവെയാണ് ഇപ്രകാരം പറഞ്ഞത്. “എല്ലാവരും ഒരേ മതത്തിൽ പെട്ടവരല്ലാത്തവരും ഒരുമിച്ച് ജീവിക്കാൻ ഭയപ്പെടാത്തവരുമായ നിങ്ങളെ കാണുമ്പോൾ നിങ്ങളില്ലാതെ ഈ വ്യത്യാസങ്ങളുടെ സഹവർത്തിത്വം സാധ്യമല്ലെന്ന് ഞാൻ കരുതുന്നു. അതിന് ഭാവിയില്ല. ഉയരാനും സാമൂഹികവും സാംസ്കാരികവുമായ നിരവധി തടസ്സങ്ങൾ തകർക്കാനും സാഹോദര്യത്തിന്റെയും പുതുമയുടെയും വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും വിളിക്കപ്പെട്ട നല്ല പുളിമാവാണ് നിങ്ങൾ,” -പാപ്പാ യുവജനങ്ങളോട് പറഞ്ഞു. വടക്കൻ-മധ്യ ബഹ്‌റൈനിലെ മധ്യവർഗ പ്രാന്തപ്രദേശമായ ഇസ ടൗണിൽ സ്ഥിതി ചെയ്യുന്ന സേക്രഡ് ഹാർട്ട് സ്‌കൂൾ, 29 ദേശീയതകളെ ഉൾക്കൊള്ളുന്ന 1,215 വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അവരിൽ കത്തോലിക്കരും മുസ്ലീങ്ങളും മറ്റ് മതങ്ങളിലെ യുവജനങ്ങളും ഉൾപ്പെടുന്നു. 1940-കളിൽ സ്ഥാപിതമായ ഈ വിദ്യാലയം 2003 മുതൽ അപ്പോസ്തോലിക് കർമ്മലീത്താ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം! പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ നായികയുടെ കിടിലൻ പ്രകടനവും മികച്ച ഡയറക്ഷനും കൂടിയാകുമ്പോൾ മികച്ചൊരു അനുഭവം തരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, English, Horror, Portuguese, Thriller Tagged: Nisam Kl Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦ ۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَسْـَٔلْهُ مَا بَالُ ٱلنِّسْوَةِ ٱلَّـٰتِى قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌ ﴾٥٠﴿ രാജാവു പറയുകയും ചെയ്തു: 'അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍.' അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ (രാജാവിന്‍റെ) ദൂതന്‍ വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നീ നിന്‍റെ യജമാനന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; എന്നിട്ടദ്ദേഹത്തോടു ചോദി(ച്ചു നോ)ക്കുക: തങ്ങളുടെ കൈകള്‍ മുറിപ്പെടുത്തിയ (ആ) സ്ത്രീകളുടെ നിലപാടെന്താണെന്ന്?! നിശ്ചയമായും, എന്‍റെ റബ്ബ് അവരുടെ തന്ത്രത്തെപ്പറ്റി അറിയുന്നവനാണ്.' وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ വരുവിന്‍ بِهِ അവനെക്കൊണ്ട് فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നപ്പോള്‍ الرَّسُولُ ദൂതന്‍ قَالَ അദ്ദേഹം പറഞ്ഞു ارْجِعْ നീ മടങ്ങുക إِلَىٰ رَبِّكَ നിന്‍റെ യജമാനനിലേക്കു فَاسْأَلْهُ എന്നിട്ടദ്ദേഹത്തോടു ചോദിക്കുക مَا بَالُ നിലപാടു (സ്ഥിതി) എന്താണു النِّسْوَةِ സ്ത്രീകളുടെ اللَّاتِي قَطَّعْنَ മുറിപ്പെടുത്തിയ أَيْدِيَهُنَّ അവരുടെ കൈകളെ إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِكَيْدِهِنَّ അവരുടെ തന്ത്രത്തെ (ഉപായത്തെ)പ്പറ്റി عَلِيمٌ അറിയുന്നവനാണ്. യൂസുഫ് (അ) നെ വിളിച്ചുകൊണ്ടുവരാന്‍ രാജാവു ദൂതനെ അയച്ചു. ദൂതന്‍ വന്ന മാത്രയില്‍തന്നെ തടവില്‍ നിന്നു പുറത്തുപോരാന്‍ അദ്ദേഹം തയ്യാറില്ലായിരുന്നു. ഒരു സംശയിക്കപ്പെട്ട കേടിയായിക്കൊണ്ടു രാജസന്നിധിയില്‍ ചെല്ലാതെ, തന്‍റെ യഥാര്‍ത്ഥസ്ഥിതി രാജാവു അറിഞ്ഞുകൊണ്ടായിരിക്കണം അതെന്നു അദ്ദേഹം ആഗ്രഹിച്ചു. മുമ്പ് തന്‍റെ കാരണത്താല്‍ കൈകള്‍ മുറിപ്പെടുത്തുകയും, അതിനെത്തുടര്‍ന്നു അസീസിന്‍റെ ഭാര്യക്കു പിന്തുണ നല്‍കുകയും ചെയ്തിരുന്ന ആ സ്ത്രീകളുമായി ഒരു സത്യാന്വേഷണം നടത്തി തന്‍റെ നിരപരാധിത്വവും പരിശുദ്ധിയും പരസ്യമായി രാജാവിനും മറ്റും ബോധ്യപ്പെട്ട ശേഷമേ താന്‍ പുറത്തുപോകേണ്ടതുള്ളുവെന്നു അദ്ദേഹം നിശ്ചയിച്ചു. അദ്ദേഹത്തിന്‍റെ മാന്യതയും, ധീരതയും ദൃഢമനസ്കതയും ഇതില്‍നിന്നു വ്യക്തമാണ്. നബി (സ്വ) ഒരു ഹദീസില്‍ അതിങ്ങിനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു: ‘യൂസുഫ് താമസിച്ചത്ര കാലം ഞാന്‍ തടവില്‍ താമസിച്ചിരുന്നുവെങ്കില്‍, ആ വിളിക്കുവാന്‍ ചെന്നവന്‍റെ ക്ഷണം ഞാന്‍ സ്വീകരിക്കുമായിരുന്നു.’ (ബു; മു. മുതലായവര്‍). രാജാവു അന്വേഷണം നടത്തി. 12:51 قَالَ مَا خَطْبُكُنَّ إِذْ رَٰوَدتُّنَّ يُوسُفَ عَن نَّفْسِهِۦ ۚ قُلْنَ حَـٰشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوٓءٍ ۚ قَالَتِ ٱمْرَأَتُ ٱلْعَزِيزِ ٱلْـَٔـٰنَ حَصْحَصَ ٱلْحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفْسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴾٥١﴿ അദ്ദേഹം [രാജാവു] പറഞ്ഞു: '(സ്ത്രീകളേ) നിങ്ങള്‍ യൂസുഫിനോടു വശീകരണ ശ്രമം നടത്തിയപ്പോള്‍ (ഉണ്ടായ) നിങ്ങളുടെ വിശേഷമെന്ത്?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു! അവനെപ്പറ്റി യാതൊരു തിന്‍മയും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അസീസിന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞു: 'ഇപ്പോള്‍, യഥാര്‍ത്ഥം വെളിവായിരിക്കുന്നു; ഞാനത്രെ അവനോടു വശീകരണ ശ്രമം നടത്തിയത്. അവന്‍ സത്യവാന്‍മാരില്‍പെട്ടവന്‍ തന്നെയാണു താനും.' قَالَ അദ്ദേഹം പറഞ്ഞു خَطْبُكُنَّ مَا നിങ്ങളുടെ വിശേഷ (കാര്യം) എന്താണു إِذْ رَاوَدتُّنَّ നിങ്ങള്‍ വശീകരണ ശ്രമം നടത്തിയപ്പോള്‍ يُوسُفَ യൂസുഫിനോടു عَن نَّفْسِهِ അവനുവേണ്ടി (അവനെ വശപ്പെടുത്താന്‍) قُلْنَ അവര്‍ പറഞ്ഞു حَاشَ لِلَّـهِ അല്ലാഹുവിന്‍റെ പരിശുദ്ധി (വാഴ്ത്തുന്നു) مَا عَلِمْنَا ഞങ്ങള്‍ അറിഞ്ഞിട്ടില്ല عَلَيْهِ അദ്ദേഹത്തെപ്പറ്റി مِن سُوءٍ ഒരു തിന്മയും قَالَتِ പറഞ്ഞു امْرَأَتُ (സ്ത്രീ) ഭാര്യ الْعَزِيزِ അസീസിന്‍റെ الْآنَ ഇപ്പോള്‍ حَصْحَصَ വെളിപ്പെട്ടു, വ്യക്തമായി الْحَقُّ യഥാര്‍ത്ഥം أَنَا ഞാന്‍ (തന്നെ) رَاوَدتُّهُ അവനോടു വശീകരണശ്രമം നടത്തി عَن نَّفْسِهِ അവനുവേണ്ടി وَإِنَّهُ നിശ്ചയമായും അവന്‍ لَمِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട(വന്‍) തന്നെ. 12:52 ذَٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ ﴾٥٢﴿ 'അതു [അങ്ങിനെ പറഞ്ഞതു] അവനെ (അവന്‍റെ) അഭാവത്തില്‍ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നു അവന്‍ അറിയുവാന്‍ വേണ്ടിയാകുന്നു; വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതിനാലുമാകുന്നു. ذَٰلِكَ അതു لِيَعْلَمَ അവന്‍ (അദ്ദേഹം) അറിയുവാന്‍ വേണ്ടിയാകുന്നു أَنِّي ഞാന്‍ എന്നു لَمْ أَخُنْهُ അദ്ദേഹത്തെ (അവനെ) ഞാന്‍ വഞ്ചി(ചതി)ച്ചിട്ടില്ല (എന്നു) بِالْغَيْبِ അഭാവത്തില്‍, മറവില്‍ وَأَنَّ اللَّـهَ അല്ലാഹു എന്നതിനാലും لَا يَهْدِي അവന്‍ നേര്‍വഴിക്കാക്കുകയില്ല (എന്നതിനാലും) كَيْدَ തന്ത്രത്തെ, ഉപായം الْخَائِنِينَ ചതിയന്‍മാരുടെ, വഞ്ചകരുടെ. ജുസ്ഉ് - 13 12:53 وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ ﴾٥٣﴿ 'എന്‍റെ സ്വന്തത്തെ (അഥവാ മനസ്സിനെ) ഞാന്‍ (നിരപരാധിയാക്കി) ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മനസ്സ് തിന്‍മകൊണ്ടു ഉപദേശിക്കുന്ന [തിന്‍മക്കു പ്രേരിപ്പിക്കുന്ന]തു തന്നെയാണ്, എന്‍റെ റബ്ബ് കരുണചെയ്തവനൊഴികെ. നിശ്ചയമായും, എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.' وَمَا أُبَرِّئُ ഞാന്‍ ഒഴിവാക്കുന്നില്ല (നിരപരാധിയാക്കുന്നില്ല) نَفْسِي എന്‍റെ സ്വന്തത്തെ, ആത്മാവിനെ, മനസ്സിനെ إِنَّ النَّفْسَ നിശ്ചയമായും മനസ്സു لَأَمَّارَةٌ (വളരെ) ഉപദേശിക്കുന്ന (പ്രേരിപ്പിക്കുന്ന)തു തന്നെ بِالسُّوءِ തിന്‍മകൊണ്ടു, തിന്‍മയെപ്പറ്റി إِلَّا مَا رَحِمَ കരുണചെയ്തതു (ചെയ്‌തവ) ഒഴികെ رَبِّي എന്‍റെ റബ്ബു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു. അസീസിന്‍റെ ഭാര്യ നിങ്ങളെ വിരുന്നു സല്‍കരിച്ചതു മുതല്‍ നിങ്ങള്‍ യൂസുഫിനു നേരെ പ്രേമം പുലര്‍ത്തിക്കൊണ്ടിരുന്നുവല്ലോ. എന്നാല്‍, അവന്‍റെ ഭാഗത്തുനിന്നു നിങ്ങളിലേക്കു വല്ല ചായ്‌വും ഉള്ളതായി നിങ്ങള്‍ കാണുകയുണ്ടായോ? അവനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? എന്നൊക്കെ രാജാവു സ്ത്രീകളോടു അന്വേഷിച്ചു. ഞങ്ങള്‍ അറിഞ്ഞിടത്തോളം അവനെ സംബന്ധിച്ചു ഒരു ദൂഷ്യവും പറയുവാനില്ല എന്നായിരുന്നു അവരുടെ മറുപടി. ഇത്രയുമായപ്പോള്‍ അസീസിന്‍റെ ഭാര്യയും സത്യം തുറന്നുപറഞ്ഞു. ഇതേവരെ സംഗതി മൂടപ്പെട്ടുകിടക്കുകയായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥം വെളിക്കുവന്നിരിക്കയാണ്, യഥാര്‍ത്ഥത്തില്‍ അവനല്ല – ഞാന്‍തന്നെയാണു – പ്രേമാപേക്ഷ നടത്തിയത്. അവന്‍റെ ഭാഗത്താണു സത്യമുള്ളതു എന്നിങ്ങിനെ അവളും മൊഴികൊടുത്തു. യൂസുഫ് കേവലം ഒരു സാധാരണക്കാരനല്ലെന്നു എല്ലാവ൪ക്കും ബോധ്യമായി. 52ഉം 53ഉം വചനങ്ങളിലെ വാചകങ്ങള്‍ അസീസിന്‍റെ ഭാര്യയുടെ പ്രസ്താവനയുടെ തുടര്‍ച്ചയാണെന്നത്രെ വാചകങ്ങളുടെ ഘടനക്രമത്തില്‍ നിന്നു മനസ്സിലാകുന്നത്. വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായവും അതാണ്‌. അതേസമയം, ആ വാചകങ്ങളിലടങ്ങിയ ആശയങ്ങള്‍ നോക്കുമ്പോള്‍, അവ യൂസുഫ് (അ) ന്‍റെ വാചകങ്ങളായിരിക്കുവാനാണു കൂടുതല്‍ സാധ്യത കാണുന്നതെന്ന നിഗമനത്തില്‍ അധിക വ്യാഖ്യാതാക്കളും അവ അദ്ദേഹത്തിന്‍റെ പ്രസ്താവനയാണെന്നും അഭിപ്രായപ്പെടുന്നു. അസീസിന്‍റെ ഭാര്യയുടെ വാചകങ്ങളാണെന്നു വെക്കുമ്പോള്‍ …..ذَٰلِكَ لِيَعْلَمَ (അദ്ദേഹത്തിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നു അറിയുവാന്‍ വേണ്ടിയാണു അത്) എന്ന വാക്യത്തിന്‍റെ സാരം രണ്ടുപ്രകാരത്തില്‍ വരാം. (1). അദ്ദേഹത്തെ – അഥവാ എന്‍റെ ഭര്‍ത്താവായ അസീസിനെ – അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ഞാന്‍ വഞ്ചിക്കുകയുണ്ടായിട്ടില്ല. ഞാന്‍ യൂസുഫിനെ മോഹിച്ചതും, പിടികൂടിയതും ശരിതന്നെ. അവന്‍ അതിനു വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ടു അതിനപ്പുറമുള്ള അപരാധം (വ്യഭിചാരം) ഞാന്‍ ചെയ്തിട്ടില്ല. ഈ വസ്തുത അദ്ദേഹം അറിഞ്ഞിരിക്കുവാന്‍ വേണ്ടിയാണു ഞാനിപ്പോള്‍ ഇതെല്ലാം തുറന്നുസമ്മതിച്ചത്. (2). ഞാനിപ്പോള്‍ സത്യം തുറന്നുപറയുവാന്‍ കാരണം, അവന്‍ – യൂസുഫ് – കാരാഗൃഹത്തിലായശേഷം അവന്‍റെ അഭാവത്തില്‍ അവനെപ്പറ്റി ആരോപണങ്ങള്‍ നടത്തി വഞ്ചിച്ചിട്ടില്ലെന്നു അവന്‍ അറിഞ്ഞിരിക്കുവാന്‍വേണ്ടിയാകുന്നു. എനി, ആ വാചകങ്ങള്‍ യൂസുഫ് (അ) ന്‍റേതാണെന്നുവെക്കുമ്പോള്‍, ഈ വാക്യത്തിന്‍റെ താല്‍പര്യം ഇങ്ങിനെയായിരിക്കും: തടവില്‍ നിന്നു എന്നെ ദൂതന്‍ വിളിച്ചപ്പാടെ ഞാന്‍ പുറത്തുപോരാതെ ഈ വിഷയത്തിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നു ആവശ്യപ്പെടുവാന്‍ കാരണം, എന്‍റെ യജമാനനായ അദ്ദേഹം – അസീസു – വീട്ടിലില്ലാത്തപ്പോള്‍ അദ്ദേഹത്തെ വഞ്ചിച്ചുകൊണ്ടു അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആവശ്യത്തിനു ഞാന്‍ വഴങ്ങിയിട്ടില്ലെന്ന പരമാര്‍ത്ഥം അദ്ദേഹം അറിയുവാന്‍ വേണ്ടിയാകുന്നു. ‘വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല’ (….أَنَّ اللَّـهَ لَا يَهْدِي) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അവരുടെ തന്ത്രങ്ങളും ഉപായങ്ങളും വിജയിക്കുകയില്ല; ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, ഒരു കാരണം കൊണ്ടല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ടു അതുപൊളിഞ്ഞു പോകുകയും, അവര്‍ വഷളാകുകയും ചെയ്യും എന്നത്രെ. ‘ഞാന്‍ എന്‍റെ സ്വന്തത്തെ – അഥവാ എന്‍റെ മനസ്സിനെ – ഒഴിവാക്കി പറയുന്നില്ല. മനസ്സു തിന്‍മക്കു പ്രേരണ നല്‍കുന്നതുതന്നെയാണു…..’ (…..وَمَا أُبَرِّئُ نَفْسِي ۚ إِنَّ النَّفْسَ) എന്ന വാക്യത്തിലെ ആശയം ഇപ്രകാരം മനസ്സിലാക്കാം: ഞാന്‍ ഇപ്രകാരം എന്‍റെ നിരപരാധിത്വം സ്ഥാപിക്കുന്നതുകൊണ്ടു എന്‍റെ പക്കല്‍ യാതൊരു തരത്തിലുള്ള തെറ്റുകുറ്റവും വന്നുപോകയില്ലെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. മനുഷ്യ മനസ്സ് ദുഷ്പ്രേരണകള്‍ക്കും, ദുര്‍വികാരണങ്ങള്‍ക്കും വിധേയമാകുന്നതാണല്ലോ. അല്ലാഹുവിന്‍റെ കാരുണ്യംകൊണ്ട് രക്ഷപ്പെടുന്നവര്‍ മാത്രമേ ഇതില്‍നിന്നു ഒഴിവായിരിക്കുകയുള്ളു. ഈ വാക്യം യൂസുഫ് (അ) പറഞ്ഞതായാലും, സുലൈഖാ പറഞ്ഞതായാലും സാരം ഏറെക്കുറെ ഒന്നുതന്നെ. പ്രസ്തുത വാചകങ്ങള്‍ യൂസുഫ് (അ) ന്‍റെ വാചകങ്ങളാണെന്നുവെക്കുന്ന പക്ഷം, എപ്പോഴാണു അദ്ദേഹം അതു പറഞ്ഞതു എന്ന് ചോദിക്കപ്പെടാം. ഇതിനുള്ള മറുപടി : രാജാവു സ്ത്രീകളെ വിളിച്ചു നടത്തിയ അന്വേഷണ ഫലം ദൂതന്‍ തടവില്‍ ചെന്നു അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ദൂതനോടു അദ്ദേഹം പറഞ്ഞതായിരിക്കാം. അല്ലെങ്കില്‍, അദ്ദേഹം തടവില്‍ നിന്നു രാജാവിന്‍റെ മുമ്പില്‍ വന്നശേഷം രാജാവിനോടു പറഞ്ഞതുമാവാം. രണ്ടു പ്രകാരത്തിലും പറയപ്പെട്ടിട്ടുണ്ടുതാനും. 52ഉം 53ഉം വചനങ്ങള്‍ സുലൈഖായുടെ വാചകങ്ങളെന്ന നിലക്കു അവക്കു വ്യാഖ്യാനം നല്‍കിയശേഷം ഇബ്നുകഥീര്‍ (റ) ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിന്‍റെ ചുരുക്കം ഇതാണ്: ‘ഈ അഭിപ്രായമാണു കൂടുതല്‍ പ്രസിദ്ധമായതും അനുയോജ്യമായതും. മാവറദീ (റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. അബുല്‍ അബ്ബാസ് ഇബ്നു തൈമിയ്യ (റ) ഇതിനെ അനുകൂലിക്കുകയും ചെയ്തിരിക്കുന്നു. അതിനെപ്പറ്റി അദ്ദേഹം ഒരു പ്രത്യേക കൃതി തന്നെ രചിക്കുകയും ചെയ്തിരിക്കുന്നു. ആ വാക്യങ്ങള്‍ യൂസുഫ് (അ) ന്‍റെ പ്രസ്താവനയാണെന്നും പറയപ്പെട്ടിട്ടുണ്ട്. അതായതു, ഞാന്‍ ദൂതനെ മടക്കി അയച്ചത് എന്‍റെ നിരപരാധിത്വം രാജാവു അറിയുവാനും, അസീസിന്‍റെ ഭാര്യയുടെ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ (അസീസിനെ) വഞ്ചിച്ചിട്ടില്ലെന്നു അദ്ദേഹം അറിയുവാനും വേണ്ടിയാണു….. ഈ അഭിപ്രായമല്ലാതെ ഇബ്നു ജരീറും ഇബ്നു അബീഹാത്തിമും (റ) വേറെ അഭിപ്രായം ഉദ്ധരിച്ചിട്ടുമില്ല. ഇതു യൂസുഫ് (അ) പറഞ്ഞതാണെന്നു ഇബ്നു അബ്ബാസ് (റ)ല്‍ നിന്നുള്ള ഒരു രിവായത്തു ഇബ്നു ജരീര്‍ (റ) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. മുജാഹിദ്, സഈദുബ്നു ജുബൈര്‍, ഇക്രിമ (റ) മുതലായവരും പറയുന്നതു അങ്ങിനെയാണ്. ഒന്നാമത്തെ (സുലൈഖായുടെ പ്രസ്താവനയാണെന്ന) അഭിപ്രായമാണു കൂടുതല്‍ ബലപ്പെട്ടതും കൂടുതല്‍ വ്യക്തതയുള്ളതും. കാരണം, മുന്‍വാചകങ്ങളെല്ലാം രാജാവിന്‍റെ സാന്നിദ്ധ്യത്തില്‍ വെച്ച് അവള്‍ പറഞ്ഞതാണ്. യൂസുഫ് (അ) അപ്പോള്‍ അവിടെ ഇല്ല. അതിനുശേഷമാണു അദ്ദേഹത്തെ രാജാവു വരുത്തിയത്.’ (ه ابن كثير) രാജാവിനു യൂസുഫ് (അ) ന്‍റെ നിരപരാധിത്വം വ്യക്തമാകുകയും, സ്വപ്നത്തിനു അദ്ദേഹം നല്‍കിയ വ്യാഖ്യാനത്തിന്‍റെ ഗൗരവം മനസ്സിലാകുകയും ചെയ്തപ്പോള്‍ രാജാവിനു അദ്ദേഹത്തിന്‍റെ നേരെ കൂടുതല്‍ മതിപ്പായി. 12:54 وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦٓ أَسْتَخْلِصْهُ لِنَفْسِى ۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌ ﴾٥٤﴿ രാജാവു പറയുകയും ചെയ്തു: 'നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, അവനെ ഞാന്‍ എനിക്കുവേണ്ടി സ്വന്തമാക്കിവെക്കാം.' അങ്ങനെ, അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ അദ്ദേഹം [രാജാവു] പറഞ്ഞു: 'നിശ്ചയമായും നീ, നമ്മുടെ അടുക്കല്‍ ഇന്ന് (വളരെ) സ്ഥാനിയും വിശ്വസ്ഥനുമാകുന്നു.' وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, വരുവിന്‍ بِهِ അവനെ, അവനെക്കൊണ്ട്‌ أَسْتَخْلِصْهُ അവനെ ഞാന്‍ സ്വന്തമാക്കി (പ്രത്യേകമാക്കി - മാത്രമാക്കി) വെക്കാം (വെക്കുന്നു) لِنَفْسِي എന്‍റെ സ്വന്തത്തിനു, എനിക്കു സ്വന്തമായി فَلَمَّا كَلَّمَهُ അങ്ങനെ അദ്ദേഹത്തോടു അദ്ദേഹം സംസാരിച്ചപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും നീ الْيَوْمَ ഇന്നു لَدَيْنَا നമ്മുടെ അടുക്കല്‍ مَكِينٌ സ്ഥാനിയാണ്, സ്ഥാനക്കാരനാണ് أَمِينٌ വിശ്വസ്ഥനാണു. 12:55 قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ ﴾٥٥﴿ അദ്ദേഹം [യൂസുഫ്] പറഞ്ഞു: '(എന്നാല്‍) എന്നെ (ഈ) ഭൂമിയിലെ ഖജനാക്കളുടെമേല്‍ (അധികാരി) ആക്കിത്തരുക; നിശ്ചയമായും ഞാന്‍, (കാത്തു) സൂക്ഷിക്കുന്നവനും, (ശരിക്ക്) അറിയുന്നവനുമാകുന്നു.' قَالَ അദ്ദേഹം പറഞ്ഞു اجْعَلْنِي എന്നെ ആക്കുക عَلَىٰ خَزَائِنِ ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേല്‍ الْأَرْضِ ഭൂമിയിലെ, നാട്ടിന്‍റെ إِنِّي നിശ്ചയമായും ഞാന്‍ حَفِيظٌ കാക്കുന്ന (സൂക്ഷിക്കുന്ന)വനാണു عَلِيمٌ അറിയുന്നവനാണു. തന്‍റെ സ്വപ്നത്തിനു ലഭിച്ച വ്യാഖ്യാനത്തില്‍ നിന്നും, പാനീയ കാര്യസ്ഥന്‍റെ അഭിപ്രായങ്ങളില്‍ നിന്നും സ്ത്രീകളുമായി നടത്തിയ അന്വേഷണത്തില്‍ നിന്നുമെല്ലാം യൂസുഫ് (അ) ഒരു സാധാരണക്കാരനല്ല. ശുദ്ധനും മാന്യനും യോഗ്യനും തന്നെയാണു എന്നു രാജാവിനു ബോധ്യമായി. അദ്ദേഹത്തെ തനിക്കൊരു ഉപദേഷ്ടാവാക്കാമെന്നു കരുതി. വേഗം വിളിച്ചുകൊണ്ടുവരുവാന്‍ വീണ്ടും ആളയച്ചു. അദ്ദേഹം വന്നശേഷം അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹത്തെപ്പറ്റി രാജാവിനു കൂടുതല്‍ മതിപ്പുണ്ടായി. താന്‍ നമ്മുടെ അടുക്കല്‍ വളരെ ഉന്നത സ്ഥാനമുള്ളവനും തികച്ചും വിശ്വസ്തനുമാണെന്നു വ്യക്തമാക്കുകയും ചെയ്തു. രാജാവിങ്കലുള്ള സ്ഥാന വിശ്വാസങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടു രാജാവിനും ജനങ്ങള്‍ക്കും നാട്ടിനും നന്‍മ വരുത്തുവാന്‍ അദ്ദേഹത്തിനും ആഗ്രഹം തോന്നി. ശരി, അങ്ങിനെയാണെങ്കില്‍, ഈ ഭൂമിയിലെ – ഇന്നാട്ടിലെ – ധനകാര്യം എന്നെ ഏല്‍പ്പിച്ചു തന്നാല്‍ ഞാനതു നന്നായി കൈകാര്യം ചെയ്തുകൊള്ളാം, ആയവ്യയങ്ങളും നടത്തിപ്പുകളും സൂക്ഷ്മതയോടും വിശ്വസ്തതയോടും കൂടി നിര്‍വ്വഹിച്ചുംകൊള്ളാം എന്നും അദ്ദേഹവും അറിയിച്ചു. അങ്ങനെ, യൂസുഫ് (അ) നബി ഈജിപ്തിലെ ധനകാര്യമന്ത്രിയും, രാജാവിന്‍റെ വിശ്വസ്തനായ ഉപദേശകനും, സര്‍വ്വാദരണീയനായ ഒരു ഭരണാധികാരിയുമായിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ – ഉദ്യോഗങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ബഹളവും മുറവിളിയും കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു വിശേഷിച്ചും – സത്യവിശ്വാസികള്‍ മനസ്സിരുത്തേണ്ടതുള്ള ചില സംഗതികള്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നതു ആവശ്യമാകുന്നു. സ്ഥാനമാനങ്ങള്‍ക്കും അധികാര പദവികള്‍ക്കും വേണ്ടി ആവശ്യപ്പെടുന്നതു ഒരു അനഭിലഷണീയ സമ്പ്രദായമായിട്ടാണു ഇസ്‌ലാം കണക്കാക്കുന്നത്. ഉദ്യോഗവും പദവിയും ആവശ്യപ്പെട്ടുവരുന്നവര്‍ക്കു അതു നല്‍കാതിരിക്കലായിരുന്നു നബി (സ്വ) യുടെ പതിവ്. അബ്ബൂമൂസാ (റ) പറയുകയാണ്‌ ഞാനും എന്‍റെ പിതൃവ്യ പുത്രന്‍മാരില്‍ രണ്ടുപേരും റസൂല്‍ (സ്വ) തിരുമേനിയുടെ അടുക്കല്‍ പ്രവേശിപ്പിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു അങ്ങയെ കൈകാര്യം ഏല്പിച്ചുതന്നിട്ടുള്ള വല്ലതിലും അവിടുന്നു ഞങ്ങളെ അധികാരപ്പെടുത്തിത്തന്നാലും.’ മറ്റേവനും അതേ പ്രകാരം പറഞ്ഞു. അപ്പോള്‍ തിരുമേനി (സ്വ) പറഞ്ഞു: ‘നിശ്ചയമായും നാം – അല്ലാഹുവിനെത്തന്നെയാണ! – ഈ ജോലി ചോദിച്ചുവരുന്ന ഒരാളെയും അതില്‍ അധികാരപ്പെടുത്തുകയില്ല.’ അതിനു മോഹിക്കുന്ന ഒരാളെയും അധികാരപ്പെടുത്തുകയില്ല.’ (ബു; മു). മറ്റൊരു രിവായത്തിലെ വാചകം ഇങ്ങിനെയാണു: ‘നമ്മുടെ (വക) ഉദ്യോഗത്തെ ഉദ്ദേശിക്കുന്നവര്‍ക്കു നാം ഉദ്യോഗം നല്‍കുന്നതല്ല.’ നബി (സ്വ) പറഞ്ഞതായി അനസ് (റ) ഉദ്ധരിച്ച ഒരു ഹദീസിന്‍റെ സാരം ഇതാണു: ‘ആരെങ്കിലും ന്യായാധിപസ്ഥാനം ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്‌താല്‍ അതു അവനില്‍ തന്നെ ഏല്പിക്കപ്പെടും. ആരെങ്കിലും അതിനുവേണ്ടി നിര്‍ബ്ബന്ധിതനായാല്‍ അവനെ ചൊവ്വിനു നടത്തുന്ന ഒരു മലക്കിനെ അല്ലാഹു അവനില്‍ ഏര്‍പ്പെടുത്തും.’ (തി; ജ; ദാ). ആവശ്യപ്പെട്ടു അധികാരസ്ഥാനം കൈക്കലാക്കിയവനു അതു ചൊവ്വിനു നടത്തുവാന്‍ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള സഹായം ഉണ്ടാവുകയില്ല എന്നു താല്‍പര്യം. ഈ ആശയങ്ങള്‍ അടങ്ങിയ വേറെയും പല ഹദീസുകള്‍ കാണാം. ഉദ്യോഗം ആവശ്യപ്പെട്ടുവരുന്നവരുടെ ലക്ഷ്യം അല്ലാഹുവിങ്കല്‍ നിന്നുള്ള പുണ്യമോ പൊതു നന്മയോ, ജനസേവനമോ ആയിരിക്കുകയില്ല. അതില്‍നിന്നോ, അതിന്‍റെ പേരിലോ ലഭിക്കുന്ന വരുമാനങ്ങളും, സ്വാധീനം മുതലായ നേട്ടങ്ങളും മാത്രമായിരിക്കും അവരുടെ ലക്‌ഷ്യം. ഇതിന്‍റെ അനന്തരഫലമെന്താണെന്നു ഇക്കാലത്തു ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടുന്ന ആവശ്യമില്ലല്ലോ. കാലക്രമേണ മനുഷ്യരുടെ വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്നു വിവരിക്കുന്നതും, ഹുദൈഫ (റ) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടതുമായ അല്‍പം ദീര്‍ഘിച്ച ഒരു നബിവചനത്തിന്‍റെ അവസാനഭാഗം ഇപ്രകാരമാകുന്നു: ‘……. വിശ്വസ്തത പാലിക്കുന്നവര്‍ ഇല്ലാതായിത്തീരും. അങ്ങനെ, ഇന്നകുടുംബത്തില്‍ വിശ്വസ്തനായ ഒരാളുണ്ടുപോല്‍ എന്നു പറയപ്പെടും, ഒരാളെപ്പറ്റി അയാള്‍ വളരെ ബുദ്ധിമാനും ചിന്തകനുമാണെന്നു പറയപ്പെടും. അയാളുടെ മനസ്സിലാകട്ടെ, കടുകുമണിയോളം വിശ്വാസം ഉണ്ടായിരിക്കുകയുമില്ല.’ (ബു; മു). ഈ നബിവചനത്തിലെ പ്രവചനം ഇന്നു നാം അനുഭവത്തില്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. അല്ലാഹു സമുദായത്തെ രക്ഷിക്കട്ടെ. ആമീന്‍. എന്നാല്‍, യൂസുഫ് (അ) ഈജിപ്തിലെ ധനകാര്യ നേതൃത്വത്തിനുവേണ്ടി രാജാവിനോടു ആവശ്യപ്പെട്ടു ചോദിച്ചുവല്ലോ എന്നു പറയപ്പെടാം. ഒരു സ്വാര്‍ത്ഥമോ കാര്യലാഭമോ അതില്‍നിന്ന് നേടണമെന്ന വിചാരമേ അദ്ദേഹത്തിന്നില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലവും നാട്ടിന്‍റെ നന്‍മയും മാത്രമാണു അദ്ദേഹത്തിന്‍റെ ലക്‌ഷ്യം. അദ്ദേഹം അതിന്‍റെ നിര്‍വ്വഹണത്തില്‍ യാതൊരു ക്രമക്കേടും വരുത്തുകയില്ലെന്നു ഉറപ്പാണ്. വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ അല്ലാഹുവില്‍നിന്നു തനിക്കു ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതോടുകൂടി, ആ അധികാരമേറ്റു ഭാവികാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അദ്ദേഹം തികച്ചും പ്രാപ്തനും വിശ്വസ്തനുമാണെന്നു രാജാവിന്‍റെ വാക്കി (…..إِنَّكَ الْيَوْمَ لَدَيْنَا)ല്‍ നിന്നുതന്നെ സ്പഷ്ടമാണുതാനും. ചുരുക്കിപ്പറഞ്ഞാല്‍, ഉത്തരവാദപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുവാനുള്ള യോഗ്യതയും പ്രാപ്തിയും ഉണ്ടായിരിക്കുക, നിസ്വാര്‍ത്ഥവും സമര്‍ത്ഥവുമായ രീതിയില്‍ അതു നിറവേറ്റുമെന്ന പൂര്‍ണ്ണവിശ്വാസവും അതിനുള്ള സാഹചര്യവും ഉണ്ടായിരിക്കുക. അതു കയ്യാളുവാനും വേണ്ടുന്ന രൂപത്തില്‍ കൈകാര്യം ചെയ്‌വാനും പറ്റിയ നിഷ്കളങ്കരായ ആളുകളെ വേറെ കാണപ്പെടാതെയും ഇരിക്കുക. ഇത്രയും കാര്യങ്ങള്‍ ഒത്തുകൂടിയാല്‍, അധികാരസ്ഥാനങ്ങള്‍ക്കുവേണ്ടി മുന്നോട്ടു വരുകയും, അതു കരസ്ഥമാക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യാം. സ്ഥാനമോഹമോ, ധനസമ്പാദമോ, സ്വാര്‍ത്ഥലാഭങ്ങളോ ഉദ്ദേശിച്ചുകൊണ്ടു അധികാരസ്ഥാനത്തു കയറിപ്പറ്റുന്നവരെക്കൊണ്ടു സമുദായത്തിനും നാട്ടിനും ഉപദ്രവം മാത്രമേ ഉണ്ടാവുകയുള്ളു. നിഷ്കളങ്കവും നിസ്വാര്‍ത്ഥവുമായ സേവനം അവരില്‍നിന്നുണ്ടാവാന്‍ പ്രയാസമായിരിക്കും. രാജാവിന്‍റെ സ്വപ്നം മുതല്‍ ഇതുവരെ പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ കുറേ വിശദീകരണ സഹിതം ബൈബ്ലിലും ഉദ്ധരിച്ചിട്ടുണ്ട്. ഖുര്‍ആന്‍റെ പ്രസ്താവനകള്‍ക്കു യോജിച്ചതും, യോജിക്കാത്തതും, അതില്‍സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്തതുമായ പല വിവരങ്ങളും അതില്‍ അടങ്ങിയിട്ടുമുണ്ട്. അവസാനം ഇങ്ങിനെ പറയുന്നു: ‘ഫറവോന്‍ യോസേഫിനോടു: ദൈവം ഇതൊക്കെ നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ ഒരുത്തനും ഇല്ല. നീ എന്‍റെ ഗൃഹത്തിനു മേധാവിയായിരിക്കും. ജനമെല്ലാം നിന്നെ അനുസരിക്കും. സിംഹാസനം കൊണ്ടുമാത്രം ഞാന്‍ വലിയവനുമായിരിക്കും. ഫറവോന്‍ മുദ്രമോതിരം ഊരി യോസേഫിന്‍റെ കൈക്കു ഇട്ടു ….’ (ഉല്‍പത്തി: അ: 41). 12:56 وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ ﴾٥٦﴿ അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു, അതില്‍ നിന്നും അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു അദ്ദേഹത്തിനു താമസിക്കുമാറ്. നമ്മുടെ കാരുണ്യത്തെ നാം ഉദ്ദേശിക്കുന്നവര്‍ക്കു നാം എത്തിക്കുന്നു. സുകൃതവാന്‍മാരുടെ പ്രതിഫലത്തെ നാം പാഴാക്കുകയുമില്ല. وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം സ്ഥാനം (സൗകര്യം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) يَتَبَوَّأُ അദ്ദേഹം ചെന്ന് താമസിക്കുമാറ് مِنْهَا അതില്‍നിന്നു حَيْثُ يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു نُصِيبُ നാം ബാധിപ്പിക്കുന്നു, എത്തിക്കും بِرَحْمَتِنَا നമ്മുടെ കാരുണ്യത്തെ مَن نَّشَاءُ നാം ഉദ്ദേശിക്കുന്നവര്‍ക്കു وَلَا نُضِيعُ നാം പാഴാക്കുകയുമില്ല أَجْرَ പ്രതിഫലത്തെ, കൂലി الْمُحْسِنِينَ സല്‍ഗുണം ചെയ്യുന്നവരുടെ, സുകൃതവാന്‍മാരുടെ. 12:57 وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾٥٧﴿ വിശ്വസിക്കുകയും, സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍ക്കു പരലോകത്തെ പ്രതിഫലം തന്നെ [കൂടുതല്‍] ഉത്തമം. وَلَأَجْرُ പ്രതിഫലംതന്നെ الْآخِرَةِ പരലോകത്തെ خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَكَانُوا അവര്‍ ആയിരുന്നു يَتَّقُونَ സൂക്ഷമത പാലിക്കും. കിണറ്റില്‍ നിന്നു രക്ഷപ്പെട്ടശേഷം, അസീസിന്‍റെ വീട്ടില്‍ സുഖമായി കഴിയത്തക്ക സൗകര്യം ലഭിച്ചതിനെപ്പറ്റി പ്രസ്താവിച്ച സന്ദര്‍ഭത്തില്‍ ‘അപ്രകാരം യൂസുഫിനു നാം ഭൂമിയില്‍ സൗകര്യം ചെയ്തുകൊടുത്തു’ (….وَكَذَٰلِكَ مَكَّنَّا) എന്നു 21-ാം വചനത്തില്‍ മുമ്പു പറഞ്ഞു. ഇവിടെ ഈജിപ്തിലെ ഭരണനേതൃത്വം അദ്ദേഹത്തിനു കൈവന്നതിനെത്തുടര്‍ന്നും അതേ വാക്കു അല്ലാഹു പറഞ്ഞിരിക്കുന്നു. 21-ാം വചനത്തില്‍ അതോടുച്ചേര്‍ത്തു കൊണ്ടു അദ്ദേഹത്തിനു വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനം പഠിപ്പിക്കുവാന്‍വേണ്ടിയും കൂടിയാണതു (وَلِنُعَلِّمَهُ مِن تَأْوِيلِ الْأَحَادِيثِ) എന്നാണു പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാവിയിലേക്കുള്ള ചില പരിശീലനങ്ങളെയാണതു സൂചിപ്പിക്കുന്നത്. ഇവിടെയാകട്ടെ, ഭൂമിയില്‍ അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു ചെന്നു താമസിക്കുമാറുള്ള സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നു (يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ) എന്നുകൂടി പറഞ്ഞിരിക്കുന്നു. കാരണം, ഇപ്പോള്‍ അദ്ദേഹത്തിനു ഇഷ്ടംപോലെ എവിടെയും പോകാനും വരാനും സ്വാതന്ത്ര്യമുണ്ടല്ലോ. കിണറ്റിന്‍റെ അടിത്തട്ടില്‍ നിന്നു കൊട്ടാരമാളികയിലേക്കു പ്രവേശനം ലഭിച്ചതും, തടവറയില്‍ നിന്നു ഒരു സാമ്രാജ്യത്തിന്‍റെ ഭരണനേതൃത്വത്തിലേക്കു ഉയരുവാന്‍ കഴിഞ്ഞതും അദ്ദേഹത്തിനു അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും, എല്ലാം അവന്‍റെ പരിപാടിയനുസരിച്ചു അവന്‍ നടപ്പില്‍വരുത്തുന്നതാണെന്നുമാണിതു ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെ വമ്പിച്ച അനുഗ്രഹം തന്നെയാണെങ്കിലും സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടു അല്ലാഹുവിന്‍റെ വിധിവിലക്കുകളെ സൂക്ഷിച്ചു പോരുന്നവര്‍ക്കു പരലോകത്തുവെച്ചു ലഭിക്കുന്ന പ്രതിഫലം ഇതിനെക്കാളൊക്കെ ഉത്തമമായതായിരിക്കുമെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. വിഭാഗം - 8 യൂസുഫ് (അ) ഈജിപ്തിലെ ധനകാര്യമേധാവിയും, ഭരണത്തിന്‍റെ അമരക്കാരനുമായിത്തീര്‍ന്നു. അദ്ദേഹം കൃഷിവ്യവസായങ്ങള്‍ പോഷിപ്പിക്കുകയും ഭരണകൂടത്തിന്‍റെ വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ക്ഷേമകരമായ ഏഴു സംവത്സരങ്ങള്‍ പിന്നിട്ടു. അക്കാലങ്ങളില്‍ ലഭിച്ച ധാന്യവിളവുകളില്‍ അത്യാവശ്യമായ ചിലവുകള്‍ കഴിച്ചു ബാക്കിയുള്ളതെല്ലാം മുമ്പേ ആസൂത്രണം ചെയ്യപ്പെട്ട പരിപാടിയനുസരിച്ചു തുടര്‍ന്നുള്ള പഞ്ഞവര്‍ഷങ്ങളിലേക്കായി സൂക്ഷിച്ചുവെച്ചു. ക്ഷാമവും വരള്‍ച്ചയും ഈജിപ്തിനെ മാത്രമല്ല ബാധിച്ചത്. അയല്‍നാടുകളെയും ബാധിച്ചിരുന്നു. കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ജന്‍മനാടായ കന്‍ആന്‍ (ശാം) പ്രദേശവും ക്ഷാമത്തിന്നിരയായിത്തീര്‍ന്നു. ദൂര രാജ്യങ്ങളില്‍ നിന്നു വിദേശികള്‍ ഈജിപ്തില്‍ വന്നു ധാന്യം വാങ്ങിക്കൊണ്ടുപോകുക പതിവായി. അതനുസരിച്ചു യഅ്ഖൂബ് (അ) നബി തന്‍റെ മക്കളെയും ഈജിപ്തിലേക്കു ധാന്യം വാങ്ങുവാനയച്ചു. ദൂരെ നിന്നു വരുന്നവര്‍ക്കു പൊതുനന്മയെ ഉദ്ദേശിച്ചു ഒരാള്‍ക്കു ഒരു ഒട്ടകച്ചുമടിലധികം ധാന്യം നല്കാറില്ലായിരുന്നു. അതുകൊണ്ടു ബിന്‍യാമീന്‍ ഒഴികെയുള്ള പത്തു മക്കളെയും അദ്ദേഹം അയച്ചിരുന്നു. 12:58 وَجَآءَ إِخْوَةُ يُوسُفَ فَدَخَلُوا۟ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُۥ مُنكِرُونَ ﴾٥٨﴿ യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍, അദ്ദേഹം അവരെ അറിഞ്ഞു; അവരാകട്ടെ, അദ്ദേഹത്തെ പരിചയമില്ലാത്തവരുമാകുന്നു. [അവര്‍ അദ്ദേഹത്തെ അറിഞ്ഞില്ല]. وَجَاءَ വന്നു, വരുകയും ചെയ്തു إِخْوَةُ يُوسُفَ യൂസുഫിന്‍റെ സഹോദരന്‍മാര്‍ فَدَخَلُوا എന്നിട്ടവര്‍ പ്രവേശിച്ചു عَلَيْهِ അദ്ദേഹത്തിന്നടുക്കല്‍ فَعَرَفَهُمْ അപ്പോള്‍ അദ്ദേഹം അവരെ അറിഞ്ഞു (മനസ്സിലാക്കി) وَهُمْ അവരാകട്ടെ لَهُ അദ്ദേഹത്തെ مُنكِرُونَ പരിചയമില്ലാത്തവര്‍ (അറിയാത്തവര്‍). 12:59 وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّىٓ أُوفِى ٱلْكَيْلَ وَأَنَا۠ خَيْرُ ٱلْمُنزِلِينَ ﴾٥٩﴿ അവരുടെ ഒരുക്കസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ (അവരോടു) അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ പിതാവില്‍ നിന്നു നിങ്ങള്‍ക്കുള്ള [നിങ്ങളുടെ ബാപ്പയൊത്ത] സഹോദരനെ നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരണം. ഞാന്‍ (ധാന്യത്തിന്‍റെ) അളവു പൂര്‍ത്തിയാക്കിത്തരുമെന്നും, ഞാന്‍ (അതിഥികളെ) സല്‍ക്കരിക്കുന്നവരില്‍ ഉത്തമനാണെന്നും നിങ്ങള്‍ കാണുന്നില്ലേ?!' وَلَمَّا جَهَّزَهُم അദ്ദേഹം അവരെ ഒരുക്കി (യാത്ര) അയച്ചപ്പോള്‍ بِجَهَازِهِمْ അവരുടെ ഒരുക്കു (യാത്രാ) സാമാനവുമായി قَالَ അദ്ദേഹം പറഞ്ഞു ائْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരണം بِأَخٍ لَّكُم നിങ്ങള്‍ക്കുള്ള സഹോദരനെയും കൊണ്ടു مِّنْ أَبِيكُمْ നിങ്ങളുടെ ബാപ്പയില്‍ (പിതാവില്‍) നിന്നു أَلَا تَرَوْنَ നിങ്ങള്‍ കാണുന്നില്ലേ أَنِّي أُوفِي ഞാന്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) തരുന്നുവെന്നു الْكَيْلَ അളവു وَأَنَا ഞാനാകട്ടെ, ഞാന്‍ (ആകുന്നു) എന്നും خَيْرُ നല്ലവനാണു, ഉത്തമനാണു (എന്നും) الْمُنزِلِينَ (അതിഥികളെ) സല്‍കരിക്കുന്നവരില്‍. 12:60 فَإِن لَّمْ تَأْتُونِى بِهِۦ فَلَا كَيْلَ لَكُمْ عِندِى وَلَا تَقْرَبُونِ ﴾٦٠﴿ 'എനി, നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം, നിങ്ങള്‍ക്കു എന്‍റെ അടുക്കല്‍ എനി (ധാന്യം) അളവില്ല; നിങ്ങള്‍ എന്നെ സമീപിക്കുകയും ചെയ്യരുത്.' فَإِن لَّمْ تَأْتُونِي എനി നിങ്ങള്‍ വന്നില്ലെങ്കില്‍ بِهِ അവനെയും കൊണ്ടു فَلَا كَيْلَ എന്നാല്‍ അളവില്ല لَكُمْ നിങ്ങള്‍ക്കു عِندِي എന്‍റെ അടുക്കല്‍ وَلَا تَقْرَبُونِ നിങ്ങളെന്നെ സമീപിക്കുകയും ചെയ്യരുത്. 12:61 قَالُوا۟ سَنُرَٰوِدُ عَنْهُ أَبَاهُ وَإِنَّا لَفَـٰعِلُونَ ﴾٦١﴿ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അവ(നെകിട്ടുന്നതി)ന്നു വേണ്ടി അവന്‍റെ പിതാവിനോടു ശ്രമം നടത്തിനോക്കാം. നിശ്ചയമായും, ഞങ്ങള്‍ (അതു) ചെയ്യുന്നവര്‍ തന്നെയായിരിക്കും'. قَالُوا അവര്‍ പറഞ്ഞു سَنُرَاوِدُ ഞങ്ങള്‍ ശ്രമം നടത്തി നോക്കാം عَنْهُ അവനുവേണ്ടി أَبَاهُ അവന്‍റെ പിതാവിനോടു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَفَاعِلُونَ ചെയ്യുന്നവര്‍ തന്നെയാണു. കന്‍ആനില്‍ നിന്നെത്തിയ യാത്രാ സംഘത്തെ കണ്ടപ്പോള്‍ തന്നെ തന്‍റെ സഹോദരന്‍മാരെ യൂസുഫ് (അ) തിരിച്ചറിഞ്ഞു. അവര്‍ അങ്ങോട്ടറിഞ്ഞിരുന്നില്ല. അദ്ദേഹം അറിയിച്ചതുമില്ല. തമ്മിലുള്ള വേര്‍പാടിനുശേഷം കൊല്ലങ്ങള്‍ പലതും കഴിഞ്ഞു പോയിട്ടുള്ളതിനു പുറമെ, ഇപ്പോഴും യൂസുഫ് ജീവിച്ചിരിപ്പുണ്ടാകുമെന്നും, ഉണ്ടെങ്കില്‍ തന്നെയും അവന്‍ ഇത്ര ഉന്നതമായ ഒരു സ്ഥാനത്തെത്തിയിരിക്കാമെന്നും അവര്‍ ഊഹിച്ചിരിക്കുകയില്ലല്ലോ, ഈജിപ്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മഹാമനസ്കനായ ഒരു മന്ത്രിയെന്നതിനപ്പുറമൊന്നും അദ്ദേഹത്തെപ്പറ്റി അവര്‍ കരുതുവാന്‍ അവകാശവുമില്ല. യൂസുഫ് (അ) നബിയാകട്ടെ, അറിവും പരിചയവും നടിച്ചതുമില്ല. എങ്കിലും, വളരെ മാന്യമായി സല്‍കരിക്കുകയും, വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തങ്ങള്‍ക്കു വൃദ്ധനായ ഒരു പിതാവുണ്ട്, അദ്ദേഹം ഇന്ന ആളാണ്‌, തങ്ങള്‍ പന്ത്രണ്ട് മക്കളാണുള്ളത്. ഇളയ രണ്ടുപേര്‍ ഒരു മാതാവില്‍ നിന്നുള്ളവരാണു, അവരിലൊരാള്‍ വനാന്തരത്തില്‍ വെച്ച് അപകടത്തില്‍പെട്ടുപോയി, അവന്‍റെ ഇളയ സഹോദരനെ പിതാവു ദൂരെയൊന്നും വിട്ടയക്കാറില്ല. ഇത്യാദി വിവരങ്ങളെല്ലാം സംഭാഷണമദ്ധ്യെ അവര്‍ മന്ത്രിയെ അറിയിച്ചു. അവര്‍ തിരിച്ചുപോകേണ്ട സമയമായപ്പോള്‍, അവര്‍ക്കുള്ള ധാന്യം വളരെ ഉദാരവും മാന്യവുമായ നിലയില്‍ ആതിഥേയനായ അദ്ദേഹം ഒരുക്കിക്കൊടുത്തു. അവര്‍ പോകാറായപ്പോള്‍, അവര്‍ മുമ്പറിയിച്ചിരുന്ന പ്രകാരം അവര്‍ക്കുള്ള ആ സഹോദരനെക്കൂട്ടിയായിരിക്കണം അടുത്ത പ്രാവശ്യത്തെ വരവു എന്നു കല്‍പ്പിച്ചു. പിതാവു ബിന്‍യാമീനെ അവരൊന്നിച്ചു വേഗമൊന്നും അയച്ചു കൊടുക്കുകയില്ലെന്നു അദ്ദേഹത്തിനു അറിയാമല്ലോ. അതുകൊണ്ടു അക്കാര്യം വളരെ കണിശമായി തന്നെ അദ്ദേഹം ഊന്നിപ്പറഞ്ഞു. നിങ്ങള്‍ക്കു ധാന്യം നല്‍കിയതിലും, നിങ്ങളുടെ ആതിഥ്യം സ്വീകരിച്ചതിലും ഞാന്‍ ചെയ്ത ഉദാരത നിങ്ങള്‍ കണ്ടനുഭവിച്ചുവല്ലോ. അതുകൊണ്ടു എനി വരുമ്പോള്‍ അവനെ കൂട്ടാതെ വരരുത്. നിങ്ങള്‍ പറയുന്നതൊക്കെ നേരാണോ എന്നും അറിയണമല്ലോ. അവനില്ലാതെ വരുകയാണെങ്കില്‍ എനി നിങ്ങള്‍ക്കിവിടെ നിന്നു ധാന്യമേ തരുകയില്ല എന്നൊക്കെ അദ്ദേഹം തീര്‍ത്തുപറഞ്ഞു. പിതാവിനോടു ഞങ്ങള്‍ കഴിവതും അതിനു ശ്രമം നടത്തി നോക്കുകയും കല്‍പനപോലെ ചെയ്യുകയും ചെയ്യാം എന്നു അവര്‍ മറുപടിയും നല്‍കി. 12:62 وَقَالَ لِفِتْيَـٰنِهِ ٱجْعَلُوا۟ بِضَـٰعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ ﴾٦٢﴿ അദ്ദേഹം തന്‍റെ വാലിയക്കാരോടു (ഇങ്ങിനെ) പറയുകയും ചെയ്തു: 'അവരുടെ ചരക്കു [അവര്‍ ധാന്യം വാങ്ങുവാന്‍ കൊണ്ടുവന്ന വസ്തുക്കള്‍] അവരുടെ യാത്രാസാമാനങ്ങളില്‍ (തന്നെ) ആക്കുവിന്‍. അവര്‍ അവരുടെ കുടുംബത്തിലേക്കു തിരിച്ചെത്തുമ്പോള്‍ അവരതു (കണ്ടു) മനസ്സിലാക്കിയേക്കാം; അവര്‍ (വീണ്ടും) മടങ്ങിവന്നേക്കാം.' وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِفِتْيَانِهِ അദ്ദേഹത്തിന്‍റെ വാലിയക്കാരോടു, ഭൃത്യന്‍മാരോടു اجْعَلُوا നിങ്ങള്‍ ആക്കുവിന്‍ بِضَاعَتَهُمْ അവരുടെ ചരക്കു, സാമാനം فِي رِحَالِهِمْ അവരുടെ വാഹനക്കെട്ടുകളില്‍ (യാത്രാ സാമാനങ്ങളില്‍) لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَعْرِفُونَهَا അതിനെ അറിയുക إِذَا انقَلَبُوا അവര്‍ തിരിഞ്ഞു ചെന്നാല്‍, തിരിച്ചെത്തുമ്പോള്‍ إِلَىٰ أَهْلِهِمْ അവരുടെ കുടുംബത്തിലേക്കു, ആള്‍ക്കാരിലേക്കു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ അവര്‍ മടങ്ങും. സഹോദരന്‍മാരോടു മേല്‍കണ്ട പ്രകാരം പറഞ്ഞതിനു പുറമെ, അവര്‍ വീണ്ടും വരുവാനുള്ള പ്രോത്സാഹനമെന്ന നിലക്കു അദ്ദേഹം ചെയ്ത ഒരു സൂത്രമായിരുന്നു ഇതു. ധാന്യത്തിന്‍റെ വിലയായി അവര്‍ കൊണ്ടുവന്നിരുന്ന ദ്രവ്യങ്ങള്‍ – അതു പണമായിരുന്നുവെന്നും, ചെരുപ്പു മുതലായ വില്‍പന വസ്തുക്കളായിരുന്നുവെന്നും പറയപ്പെടുന്നു – അവരുടെ ധാന്യക്കെട്ടുകളില്‍ തന്നെ അവരറിയാതെ ഇട്ടുകെട്ടുവാന്‍ അദ്ദേഹം ഭൃത്യന്‍മാരോടു പറഞ്ഞു ഏര്‍പ്പാടു ചെയ്തു. നാട്ടില്‍ തിരിച്ചെത്തി കെട്ടുകളഴിക്കുമ്പോള്‍ അതവര്‍ കാണുകയും, വീണ്ടും വരുവാന്‍ അതവര്‍ക്കു ആവേശമുണ്ടാക്കുകയും ചെയ്യുമല്ലോ. ഈ രംഗവും ബൈബിളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അല്‍പം ഏറ്റക്കുറവോടെയാണെന്നു മാത്രം. 12:63 فَلَمَّا رَجَعُوٓا۟ إِلَىٰٓ أَبِيهِمْ قَالُوا۟ يَـٰٓأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُۥ لَحَـٰفِظُونَ ﴾٦٣﴿ അങ്ങനെ, അവര്‍ തങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിച്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാവേ, ഞങ്ങളെ സംബന്ധിച്ചു (മേലില്‍ ധാന്യം) അളവു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നു; ആകയാല്‍, ഞങ്ങളുടെകൂടെ ഞങ്ങളുടെ സഹോദരനെ അയച്ചു തരണം - എന്നാല്‍ ഞങ്ങള്‍ക്കു അളന്നു കിട്ടും. നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു സൂക്ഷി)ക്കുന്നവരുമായിരിക്കും.' فَلَمَّا رَجَعُوا അങ്ങനെ (എന്നിട്ടു) അവര്‍ മടങ്ങിയപ്പോള്‍ إِلَىٰ أَبِيهِمْ അവരുട ബാപ്പയുടെ (പിതാവിന്‍റെ) അടുത്തേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مُنِعَ مِنَّا ഞങ്ങളെപ്പറ്റി (ഞങ്ങള്‍ക്കു) മുടക്കപ്പെട്ടിരിക്കുന്നു الْكَيْلُ അളവു فَأَرْسِلْ അതിനാല്‍ അയച്ചു തരണം مَعَنَا ഞങ്ങളോടൊപ്പം أَخَانَا ഞങ്ങളുടെ സഹോദരനെ نَكْتَلْ ഞങ്ങള്‍ അളന്നു വാങ്ങാം, ഞങ്ങള്‍ക്കു അളവു കിട്ടും وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്ന(സൂക്ഷിക്കുന്ന)വര്‍ തന്നെ. 12:64 قَالَ هَلْ ءَامَنُكُمْ عَلَيْهِ إِلَّا كَمَآ أَمِنتُكُمْ عَلَىٰٓ أَخِيهِ مِن قَبْلُ ۖ فَٱللَّهُ خَيْرٌ حَـٰفِظًا ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ ﴾٦٤﴿ അദ്ദേഹം [പിതാവു] പറഞ്ഞു: 'മുമ്പ് അവന്‍റെ സഹോദരനെപ്പറ്റി നിങ്ങളെ ഞാന്‍ വിശ്വസിച്ചതുപോലെയല്ലാതെ അവനെപ്പറ്റി ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ?! എന്നാല്‍, കാ(ത്തു രക്ഷി)ക്കുന്നവനായി അല്ലാഹു ഏറ്റം ഉത്തമനത്രെ; അവന്‍ കരുണ ചെയ്യുന്നവരില്‍വെച്ചു ഏറ്റം കരുണചെയ്യുന്നവനുമത്രെ.' قَالَ അദ്ദേഹം പറഞ്ഞു هَلْ آمَنُكُمْ ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ, എനിക്കു വിശ്വസിക്കാമോ عَلَيْهِ അവനെപ്പറ്റി إِلَّا അല്ലാതെ كَمَا أَمِنتُكُمْ നിങ്ങളെ ഞാന്‍ വിശ്വസിച്ചപോലെ عَلَىٰ أَخِيهِ അവന്‍റെ സഹോദരനെപ്പറ്റി مِن قَبْلُ മുമ്പു فَاللَّـهُ എന്നാല്‍ അല്ലാഹു خَيْرٌ (ഏറ്റം) ഉത്തമനാണു حَافِظًا കാക്കുന്നവനായി وَهُوَ أَرْحَمُ അവന്‍ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍. അവര്‍ പിതാവിന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു വിവരങ്ങള്‍ പറഞ്ഞു. പ്രത്യേകിച്ചും സഹോദരന്‍റെ – ബിന്‍യാമീന്‍റെ – കാര്യം ഉണര്‍ത്തി. അടുത്ത യാത്രയില്‍ അവനെയും കൂട്ടി ചെന്നാലല്ലാതെ ധാന്യം അളന്നു തരികയില്ലെന്നു ഈജിപ്തിലെ മന്ത്രി പറഞ്ഞ വിവരം ധരിപ്പിച്ചു. അവനെ തങ്ങളോടൊപ്പം അയച്ചുതരണമെന്നപേക്ഷിക്കുകയും, ഞങ്ങളവനെ ശരിക്കും കാത്തുസൂക്ഷിച്ചുകൊള്ളാമെന്നു ഉറപ്പിച്ചു പറയുകയും ചെയ്തു. പക്ഷേ, അദ്ദേഹം അവരെ എങ്ങിനെ വിശ്വസിക്കും? 12-ാം വചനത്തില്‍ കണ്ടതുപോലെ, മുമ്പ് യൂസുഫ് (അ) നെ മേച്ചില്‍സ്ഥലത്തേക്കു കൊണ്ടുപോകാന്‍ സമ്മതം ചോദിച്ചപ്പോഴും ഞങ്ങളവനെ കാത്തുരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞാണല്ലോ അവര്‍ കൊണ്ടുപോയത്. എന്നിട്ടുണ്ടായ അനുഭവത്തിന്‍റെ വേദന സഹിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ വാക്കു എനിക്കു വിശ്വാസമില്ലെങ്കിലും അല്ലാഹുവിന്‍റെ കാവലിലും കാരുണ്യത്തിലും എനിക്കു തികച്ചും വിശ്വാസമുണ്ടെന്നു പറഞ്ഞു അടുത്ത പ്രാവശ്യം ബിന്‍യാമിനെയും അയക്കാമെന്നു യഅ്ഖൂബ് (അ) നബി അവര്‍ക്ക് സൂചന നല്‍കി. യൂസുഫ് (അ) നെപ്പറ്റി അദ്ദേഹം നിരാശപ്പെട്ട് കഴിഞ്ഞിട്ടില്ലെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. 87-ാം വചനത്തില്‍നിന്നു അത് കൂടുതല്‍ വ്യക്തവുമാണ്. യൂസുഫ് (അ) കണ്ടിരുന്ന ആ സ്വപ്നത്തിന്‍റെ പൊരുള്‍ നിവൃത്തിയാകേണ്ടതുണ്ടല്ലോ. 12:65 وَلَمَّا فَتَحُوا۟ مَتَـٰعَهُمْ وَجَدُوا۟ بِضَـٰعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا۟ يَـٰٓأَبَانَا مَا نَبْغِى ۖ هَـٰذِهِۦ بِضَـٰعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ۖ ذَٰلِكَ كَيْلٌ يَسِيرٌ ﴾٦٥﴿ അവര്‍ അവരുടെ സാമാനം തുറന്നപ്പോള്‍, അവരുടെ [അവര്‍ കൊണ്ടുപോയിരുന്ന] ചരക്കു തങ്ങള്‍ക്കു (തന്നെ) മടക്കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാവേ, നാം (എനി) എന്താവശ്യപ്പെടാനാണ്?- ഇതാ! നമ്മുടെ ചരക്കു നമുക്കു (തന്നെ) മടക്കപ്പെട്ടിരിക്കുന്നു! ഞങ്ങള്‍ നമ്മുടെ കുടുംബത്തിനു (മേലിലും) ആഹാരം കൊണ്ടുവരുകയും, ഞങ്ങളുടെ സഹോദരനെ കാ(ത്തുസൂക്ഷി)ക്കുകയും ചെയ്യുന്നതാണ്. (കൂടാതെ) ഒരു ഒട്ടകത്തിന്‍റെ അളവു (ധാന്യം) ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും. അതൊരു നിസ്സാരമായ അളവാകുന്നു (വല്ലോ).' وَلَمَّا فَتَحُوا അവര്‍ തുറന്നപ്പോള്‍ مَتَاعَهُمْ അവരുടെ സാമാനം, ചരക്കു وَجَدُوا അവര്‍ കണ്ടെത്തി بِضَاعَتَهُم അവരുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്ക(തിരിച്ചു കൊടുക്ക)പ്പെട്ടതായി إِلَيْهِمْ അവരിലേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ مَا نَبْغِي നാം എന്തു ആവശ്യപ്പെടുന്നു, (നമുക്കു എന്തു വേണം) هَـٰذِهِ ഇതാ بِضَاعَتُنَا നമ്മുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്കപ്പെട്ടിരിക്കുന്നു إِلَيْنَا നമ്മിലേക്കു وَنَمِيرُ ഞങ്ങള്‍ ആഹാരം കൊണ്ടുവരുന്നതുമാണു أَهْلَنَا നമ്മുടെ കുടുംബത്തിനു وَنَحْفَظُ ഞങ്ങള്‍ കാക്കുക(സൂക്ഷിക്കുക)യും ചെയ്യും أَخَانَا ഞങ്ങളുടെ സഹോദരനെ وَنَزْدَادُ ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും كَيْلَ അളവു بَعِيرٍ ഒരൊട്ടകത്തിന്‍റെ ذَٰلِكَ അതു كَيْلٌ ഒരളവാകുന്നു يَسِيرٌ കുറഞ്ഞ, നിസ്സാര, സ്വല്‍പം. 12:66 قَالَ لَنْ أُرْسِلَهُۥ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًا مِّنَ ٱللَّهِ لَتَأْتُنَّنِى بِهِۦٓ إِلَّآ أَن يُحَاطَ بِكُمْ ۖ فَلَمَّآ ءَاتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ ﴾٦٦﴿ അദ്ദേഹം പറഞ്ഞു: 'അവനെ നിങ്ങളോടൊപ്പം ഞാന്‍ അയക്കുകയില്ല തന്നെ, തീര്‍ച്ചയായും അവനെ നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുമെന്നു അല്ലാഹുവിങ്കല്‍ നിന്നും (സ്വീകാര്യമായ) ഒരു ഉറപ്പു നിങ്ങളെനിക്കു നല്‍കുന്നതുവരെയും; നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നതായാലല്ലാതെ'. അങ്ങനെ, അവര്‍ അദ്ദേഹത്തിനു തങ്ങളുടെ ഉറപ്പു നല്‍കിയപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നാം (ഈ) പറയുന്നതിനു അല്ലാഹു (സാക്ഷ്യം) ഭരമേല്‍പിക്കപ്പെട്ടവനാകുന്നു.' قَالَ അദ്ദേഹം പറഞ്ഞു لَنْ أُرْسِلَهُ അവനെ ഞാന്‍ അയക്കുകയില്ല തന്നെ مَعَكُم ْ നിങ്ങളോടൊപ്പം حَتَّىٰ تُؤْتُونِ നിങ്ങള്‍ എനിക്കു നല്‍കുന്നതുവരെ (നല്‍കാതെ) مَوْثِقًا ഒരു ഉറപ്പു, കരാറു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള لَتَأْتُنَّنِي തീര്‍ച്ചയായും നിങ്ങള്‍ എന്‍റെ അടുക്കല്‍ വരു(തരു)മെന്നു بِهِ അവനെക്കൊണ്ടു, അവനെ إِلَّا أَن يُحَاطَ വലയം ചെയ്യപ്പെട്ടാലൊഴികെ بِكُمْ നിങ്ങള്‍ فَلَمَّا آتَوْهُ അങ്ങനെ അവര്‍ അദ്ദേഹത്തിനു നല്‍കിയപ്പോള്‍ مَوْثِقَهُمْ അവരുടെ ഉറപ്പു قَالَ അദ്ദേഹം പറഞ്ഞു اللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെമേല്‍ وَكِيلٌ ഭരമേല്‍പിക്കപ്പെട്ടവനാണ്. മടക്കയാത്രയില്‍ കൊണ്ടുപോന്ന ഭാണ്ഡങ്ങള്‍ അഴിച്ചു നോക്കുമ്പോഴാണ് തങ്ങള്‍ ധാന്യം വാങ്ങുവാന്‍ അങ്ങോട്ടു കൊണ്ടുപോയിരുന്ന ദ്രവ്യങ്ങള്‍ അവയില്‍തന്നെ ഇട്ടുകെട്ടിയിരുന്നതായി അവര്‍ കണ്ടത്. അവിടെ വെച്ച് അവര്‍ക്കു ലഭിച്ച മാന്യമായ സ്വീകരണങ്ങള്‍ക്കു പുറമെ ഇതുംകൂടി കണ്ടപ്പോള്‍ അവര്‍ക്കു ആശ്ചര്യവും ആഹ്ലാദവുമായി. സഹോദരനെ അയച്ചുകൊടുക്കുന്നതിനു പിതാവിന്‍റെമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിനോക്കുവാന്‍ അത് അവര്‍ക്ക് സഹായമാകുകയും ചെയ്തു. ഇതാ! ഇതിലധികം എന്തുവേണം? ഞങ്ങളെ ആദരിക്കുകയും, വളരെ മെച്ചപ്പെട്ട നിലയില്‍ ധാന്യം നല്‍കുകയും ചെയ്തതു കൂടാതെ, ഇപ്പോഴിതാ നമ്മുടെ ദ്രവ്യങ്ങളും നമുക്കു തിരിച്ചുകിട്ടിയിരിക്കുന്നു! ഇതുപോലെ, മേലിലും നമുക്കു ആഹാരം കൊണ്ടുവരാം. സഹോദരനെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുകയും ചെയ്തുകൊള്ളാം. അവനും കൂടിയുണ്ടായാല്‍ ഒരു ഒട്ടക ചുമടുകൂടി വര്‍ദ്ധിച്ചു കിട്ടുമല്ലോ. നമ്മുടെ ആവശ്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഈ കിട്ടിയതുകൊണ്ടു നമ്മുടെ ആവശ്യം നിറവേറുകയില്ലല്ലോ. എന്നൊക്കെ പറഞ്ഞു സഹോദരന്‍റെ കാര്യത്തില്‍ അവര്‍ വീണ്ടും പിതാവിനെ തിരക്കുകയായി. പക്ഷേ, പിതാവു അതുകൊണ്ടൊന്നും തൃപ്തിയടഞ്ഞില്ല. നിങ്ങള്‍ക്കു തടുക്കുവാന്‍ കഴിയാത്ത വല്ല ആപത്തും വന്നു വലയം ചെയ്യാത്തപക്ഷം, അവനെ സുരക്ഷിതനായി മടക്കിക്കൊണ്ടുവരുമെന്ന് അല്ലാഹുവിനെ മുന്‍നിറുത്തി നിങ്ങള്‍ സത്യം ചെയ്തു ഉറപ്പു തന്നല്ലാതെ അവനെ ഞാന്‍ വിട്ടുതരികയില്ലെന്നു അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതവര്‍ സ്വീകരിക്കുകയും, ചെയ്തു. അങ്ങനെ, അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും, അവനില്‍ ഭരമേല്‍പിക്കുകയും ചെയ്തുകൊണ്ട് യഅ്ഖൂബ് (അ) അവരോടൊപ്പം ബിന്‍യാമീനും അടുത്ത പ്രാവശ്യം പോയിക്കൊള്ളുവാന്‍ സമ്മതിച്ചു. ഞങ്ങള്‍ക്കു ഒരൊട്ടകത്തിന്‍റെ അളവു കൂടുതല്‍ ലഭിക്കും (نَزْدَادُ كَيْلَ بَعِيرٍ) എന്ന വാക്യത്തില്‍ നിന്നു ഒട്ടകമായിരുന്നു അവരുടെ വാഹനമെന്നും, ഒരാള്‍ക്കു ഒരൊട്ടകം ചുമക്കുന്ന ധാന്യമായിരുന്നു ഈജിപ്തില്‍ നിന്നു ലഭിച്ചിരുന്നതെന്നും മനസ്സിലാക്കാം. 12:67 وَقَالَ يَـٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍ وَٰحِدٍ وَٱدْخُلُوا۟ مِنْ أَبْوَٰبٍ مُّتَفَرِّقَةٍ ۖ وَمَآ أُغْنِى عَنكُم مِّنَ ٱللَّهِ مِن شَىْءٍ ۖ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ ﴾٦٧﴿ അദ്ദേഹം പറയുകയും ചെയ്തു: 'എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ (പടി) വാതിലില്‍കൂടി പ്രവേശിക്കരുത്; ഭിന്നമായ (പല) വാതിലുകളിലൂടെ പ്രവേശിക്കുവിന്‍. 'അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും നിങ്ങളില്‍ നിന്നു ഞാന്‍ തടുക്കുകയില്ല താനും. വിധി അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവന്‍റെ മേല്‍ ഞാന്‍ (കാര്യങ്ങള്‍) ഭരമേല്‍പിച്ചിരിക്കുന്നു; ഭരമേല്‍പിക്കുന്നവര്‍ അവന്‍റെ മേല്‍തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ.' وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا بَنِيَّ എന്‍റെ പുത്രന്‍മാരേ (മക്കളേ) لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുത് مِن بَابٍ വാതിലില്‍ (കവാടത്തില്‍) കൂടി وَاحِدٍ ഒരേ وَادْخُلُوا പ്രവേശിക്കുകയും ചെയ്‍വിന്‍ مِنْ أَبْوَابٍ വാതിലുകളില്‍കൂടി مُّتَفَرِّقَةٍ ഭിന്നമായ, വ്യത്യസ്തമായ وَمَا أُغْنِي ഞാന്‍ ധന്യമാക്കുക (തടുക്കുക)യുമില്ല عَنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن شَيْءٍ യാതൊന്നിനെയും إِنِ الْحُكْمُ വിധിഇല്ല إِلَّا لِلَّـهِ അല്ലാഹുവിന്നല്ലാതെ عَلَيْهِ അവന്‍റെമേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍ തന്നെ فَلْيَتَوَكَّلِ ഭരമേല്‍പിച്ചു കൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍. 12:68 وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةً فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍ لِّمَا عَلَّمْنَـٰهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٦٨﴿ അവരുടെ പിതാവു അവരോടു കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍, അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും അദ്ദേഹം തടുത്തിരുന്നില്ല; യഅ്ഖൂബിന്‍റെ മനസ്സിലുള്ള ഒരാവശ്യം അതദ്ദേഹം നിര്‍വ്വഹിച്ചു - എന്നൊഴികെ [അത്രമാത്രം]. അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍, അദ്ദേഹം ഒരറിവുള്ളവന്‍ തന്നെയാകുന്നുതാനും. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ مِنْ حَيْثُ വിധത്തില്‍, ഭാഗത്തൂടെ أَمَرَهُمْ അവരോടു കല്‍പിച്ചു أَبُوهُم അവരുടെ പിതാവു مَّا كَانَ അദ്ദേഹമായിരുന്നില്ല, അതായിരുന്നില്ല يُغْنِي ധന്യമാക്കു(തടുക്കു)ക عَنْهُم അവരില്‍നിന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നിനെയും إِلَّا حَاجَةً ഒരാവശ്യം ഒഴികെ فِي نَفْسِ സ്വന്തത്തി( മനസ്സി)ലുള്ള يَعْقُوبَ യഅ്ഖൂബിന്‍റെ قَضَاهَا അതദ്ദേഹം തീര്‍ത്തു (നിര്‍വ്വഹിച്ചു) وَإِنَّهُ അദ്ദേഹമാകട്ടെ لَذُو عِلْمٍ ഒരറിവുള്ളവന്‍ തന്നെ لِّمَا عَلَّمْنَاهُ നാം അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തതിനാല്‍ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല. മക്കള്‍ പുറപ്പെട്ടു പോകുമ്പോള്‍, താഴെ വിവരിക്കുന്നതുപോലുള്ള എന്തോ ഒരു ഉദ്ദേശ്യം കരുതിക്കൊണ്ട് നിങ്ങള്‍ – ഈജിപ്തില്‍ – അല്ലെങ്കില്‍ രാജസന്നിധിയില്‍ – പ്രവേശിക്കുന്നതു ഒരേ പ്രവേശനമാര്‍ഗ്ഗത്തിലൂടെയായിരിക്കരുതെന്നും, പല മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കണമെന്നും യഅ്ഖൂബ് (അ) അവരെ ഉപദേശിച്ചു. അതോടൊപ്പം തന്നെ, അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും വല്ല ദോഷവും നിങ്ങള്‍ക്കു സംഭവിക്കുന്നതു തടുക്കുവാന്‍ ആ ഉപദേശം ഉപകരിക്കുകയില്ലെന്നും, എല്ലാം അല്ലാഹുവിന്‍റെ വിധിയും കല്‍പനയും അനുസരിച്ചു തന്നെ നടക്കുമെന്നും, അതുകൊണ്ട് അവനില്‍ ഭരമേല്‍പിക്കുകയാണ് എല്ലാറ്റിലുംവെച്ച് വലിയ പരിഹാര മാര്‍ഗ്ഗമെന്നും ഉണര്‍ത്തുകയും ചെയ്തു. അങ്ങനെ, പിതാവിന്‍റെ ഉപദേശപ്രകാരം തന്നെ അവരവിടെ പ്രവേശിക്കുകയും ചെയ്തു. എങ്കിലും അല്ലാഹു അവരില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ (താഴെ വചനങ്ങളില്‍ കാണാവുന്ന വിധം) സംഭവിക്കുക തന്നെ ചെയ്തു. അതെ, യഅ്ഖൂബ് (അ) മനസ്സില്‍ കരുതിയിരുന്ന ഒരാവശ്യം അദ്ദേഹം നിര്‍വ്വഹിച്ചുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നും ഉണ്ടായില്ല. ഇപ്പറഞ്ഞതുകൊണ്ടു അദ്ദേഹം ഒരു വിവരമില്ലാത്ത ആളാണെന്നു ധരിക്കേണ്ടതില്ല. അദ്ദേഹത്തിനു അല്ലാഹു പലതും പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം വിവരമുള്ള ഒരാള്‍ തന്നെയാണ്. ഇങ്ങനെയുള്ള യഥാര്‍ത്ഥ്യങ്ങളെപ്പറ്റി അറിയാത്തവരാണു മനുഷ്യരില്‍ അധികഭാഗവും. ഇതൊക്കെയാണു ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്‍റെ ചുരുക്കം. യഅ്ഖൂബ് (അ) മക്കള്‍ക്കു നല്‍കിയ ആ ഉപദേശത്തെപ്പറ്റി അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. അതില്‍നിന്നു തോന്നിയേക്കുവാനിടയുള്ള ഒരു തെറ്റിദ്ധാരണയെ നീക്കം ചെയ്യുകയും, അതോടുകൂടി, അദ്ദേഹം ഒരു വിവരമുള്ള ആള്‍തന്നെയാണെന്നു പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. ഒരേ വാതിലില്‍കൂടി പ്രവേശിക്കരുതെന്നു ആ പ്രവാചകവര്യന്‍ അവരെ ഉപദേശിക്കുമ്പോള്‍, അവരില്‍ സംഭവിക്കുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള വല്ല അനിഷ്ടങ്ങള്‍ക്കും ആ ഉപദേശം പരിഹാരമുണ്ടാക്കുമെന്നോ, അങ്ങിനെ അവ സംഭവിക്കാതിരിക്കുമെന്നോ അദ്ദേഹം കരുതിയതായി തെറ്റിദ്ധരിക്കപ്പെടാം. അല്ലെങ്കില്‍, അല്ലാഹുവിന്‍റെ നിശ്ചയങ്ങളില്‍നിന്നു അത്തരം സംഗതികള്‍മൂലം ഒഴിവാകുവാന്‍ സാധിച്ചേക്കുമെന്നു വല്ലവരും കരുതിയേക്കാം. ഈ ധാരണകളെ നീക്കം ചെയ്യാനാണു യഅ്ഖൂബിന്‍റെ മനസ്സിലുള്ള ഒരാവശ്യം അദ്ദേഹം നിറവേറ്റിയെന്നേയുള്ളുവെന്നും മറ്റും (إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا ) അല്ലാഹു തുടര്‍ന്നു പറഞ്ഞത്. എന്നല്ലാതെ, വല്ല അനിഷ്ട സംഭവങ്ങളില്‍നിന്നും ഒഴിവാകുവാനുള്ള മുന്‍കരുതലെന്ന നിലക്കു അത്തരം കാര്യങ്ങളൊന്നും ആരും ചെയ്തുകൂടാ എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ബാഹ്യമായ മുന്‍കരുതലുകള്‍ കൊണ്ടൊന്നും അല്ലാഹു നിശ്ചയിച്ച കാര്യങ്ങള്‍ അവന്‍ ഉദ്ദേശിച്ചപ്പോലെ നടക്കാതിരിക്കുകയില്ലെന്നും, എല്ലാറ്റിലും ഉപരിയായി അവന്‍റെമേല്‍ ‘തവക്കുല്‍’ (ഭരമേല്‍പിക്കല്‍) ചെയ്യുകയാണു ആവശ്യമെന്നും ചൂണ്ടിക്കാട്ടുകയാണു ആ വാക്യങ്ങള്‍ ചെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യം യഅ്ഖൂബ് (അ) തന്‍റെ ഉപദേശത്തോടൊപ്പം തന്നെ മക്കളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുണ്ടു താനും….. …..وَمَا أُغْنِي عَنكُم (അല്ലാഹുവില്‍ നിന്നുണ്ടാകുന്ന യാതൊന്നും ഞാന്‍ നിങ്ങളില്‍നിന്നു തടുക്കുന്നതുമല്ല) എന്നു തുടങ്ങി 67-ാം വചനത്തിന്‍റെ അവസാനംവരെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ നോക്കുക. ഒരേ വാതിലില്‍കൂടി പ്രവേശിക്കരുതെന്നു യഅ്ഖൂബ് (അ) മക്കളെ ഉപദേശിച്ചതിന്‍റെ ആവശ്യമെന്തായിരുന്നു? ഇതു സംബന്ധിച്ചു ഒന്നിലധികം അഭിപ്രായങ്ങള്‍ നിലവിലുണ്ടു. (1). യഅ്ഖൂബ് (അ) നബിയുടെ മനസ്സിലുള്ള എന്തോ ഒരാവശ്യം നിര്‍വ്വഹിച്ചുവെന്നേയുളളു. إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا എന്നു പറഞ്ഞുകൊണ്ടു ആ ആവശ്യത്തെ അല്ലാഹു അവ്യക്തമാക്കിവെച്ചിരിക്കുന്ന സ്ഥിതിക്കു ആ ആവശ്യമെന്തായിരുന്നുവെന്നു നാം ചുഴിഞ്ഞുനോക്കേണ്ടതില്ല. ഖുര്‍ആനില്‍നിന്നോ, നബിവാക്യങ്ങളില്‍നിന്നോ അതിനെ നിര്‍ണ്ണയിക്കുന്നതിനു മതിയായ തെളിവുകളും നമുക്കില്ല. ഈ അഭിപ്രായമാണു കൂടുതല്‍ സുരക്ഷിതമായുള്ളതെന്നുള്ളതില്‍ സംശയമില്ല. (2). സൗന്ദര്യവും, പ്രഭാവവും മുറ്റി നില്‍ക്കുന്ന ഒരു സംഘം ആളുകള്‍ – അതും ഒരേ പിതാവിന്‍റെ മക്കള്‍ – ഒരേ വഴിക്കു പ്രവേശിക്കുമ്പോള്‍ അതു കണ്ണേറു (കരിങ്കണ്ണു) ബാധിക്കുവാന്‍ കാരണമായേക്കും. അതില്‍നിന്നു ഒഴിവാകുവാന്‍ വേണ്ടിയായിരുന്നു അതു. ഇബ്നുഅബ്ബാസ്‌, മുഹമ്മദുബ്നു കഅ്ബ്, മുജാഹിദു, ള്വഹ്-ഹാക്ക്, ഖത്താദ, സുദ്ദീ (റ) മുതലായവരില്‍നിന്നു ഇതു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്നത് ഇതാകുന്നു. (കണ്ണേറിനെ ഭയന്നാണ് യഅ്ഖൂബ് നബി (അ) അങ്ങിനെ പറഞ്ഞതെന്നുള്ളതിനു തെളിവുകാണുന്നില്ലെങ്കിലും കണ്ണേറു സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീസുകള്‍ കാണാവുന്നതാണ്). (3). അങ്ങിനെയുള്ള ഒരു കൂട്ടം ആളുകളെ പെട്ടെന്നു ഒന്നിച്ചു കാണുമ്പോള്‍, അവരെപ്പറ്റി പല സംശയങ്ങളും ജനങ്ങള്‍ക്കു തോന്നുവാന്‍ ഇടയുള്ളതുകൊണ്ടാണത്. 12. يوسف - യൂസുഫ് സൂറത്ത് യൂസുഫ് : 01-06 സൂറത്ത് യൂസുഫ് : 07-20 സൂറത്ത് യൂസുഫ് : 21-29 സൂറത്ത് യൂസുഫ് : 30-49 സൂറത്ത് യൂസുഫ് : 50-68 സൂറത്ത് യൂസുഫ് : 69-93 സൂറത്ത് യൂസുഫ് : 94-111 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട് | ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ തള്ളാതെ കെ മുരളീധരന്‍ എംപി | കേന്ദ്രം നിര്‍ത്തലാക്കിയ പിന്നാക്ക വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് കേരളം പുനഃസ്ഥാപിക്കും | 2023 റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് | ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്‌ളോറുമായി ജയസൂര്യയുടെ കത്തനാർ | കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു | പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ | നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു | സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ തള്ളി ശശി തരൂര്‍ | തുടര്‍പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് ആശ്വാസമായി ദൃശ്യം -2 | ലെനോവോ പുതിയ യോഗ ടാബ്‌ലെറ്റുകളും, യോഗ ലാപ്‌ടോപ്പും അവതരിപ്പിച്ചു Technology October 27, 2014 | Published by : Express Kerala Network ലെനോവോ യോഗ ടാബ്‌ലെറ്റ് 2, യോഗ ടാബ്‌ലെറ്റ് 2 പ്രോ, യോഗ 3 പ്രോ ലാപ്‌ടോപ് എന്നിവ കൂടി അവതരിപ്പിച്ചു. യോഗ ടാബ്‌ലെറ്റ് 2 പ്രോ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നത്. യോഗ ടാബ്‌ലെറ്റ് 2, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്, വിന്‍ഡോസ് 8.1 എന്നീ രണ്ടു വ്യത്യസ്ത ഓപ്ഷനുകളില്‍ ലഭ്യമാകും. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഓപ്പറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കാമെന്നു ചുരുക്കം. യോഗ 3 പ്രോ ലാപ്‌ടോപ് വിന്‍ഡോസ് ഓഎസിലാണ് പ്രവര്‍ത്തിക്കുക. 8 ഇഞ്ച്, 10 ഇഞ്ച് സൈസുകളിലും യോഗ ടാബ്‌ലെറ്റ് 2 ലഭ്യമാണ്. 1920ഗുണം 1200 പിക്‌സല്‍ റസല്യൂഷനാണ് ഇരു സൈസ് മോഡലുകളിലും നല്‍കിയിരിക്കുന്നത്. ബ്‌ളൂടൂത്ത് കീബോര്‍ഡോടു കൂടിയെത്തുന്ന 8 ഇഞ്ച് മോഡലുകള്‍ക്ക് യഥാക്രമം 15,200 രൂപ, 18,200 എന്നിങ്ങനെയാണ് വില. 10 ഇഞ്ച് വിന്‍ഡോസ് മോഡലിന് 24,400 രൂപയും 8 ഇഞ്ച് വിന്‍ഡോസ് മോഡലിന് 18,200 രൂപയുമാണ് വില. നവംബര്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്നു കരുതപ്പെടുന്നു. ഇന്റല്‍ ആറ്റം സീ3745 പ്രൊസസര്‍, (1.33 ജിഗാഹാട്ട്‌സ്, 2 എംബി ക്യാഷേ) എന്നിവയോടൊപ്പം 2 എംബി റാമും നല്‍കിയിരിക്കുന്നു. 8 എംപി പിന്‍കാമറയും, 1.6 എംപി മുന്‍കാമറയുമാണ് ഇരുമോഡലിലും നല്‍കിയിരിക്കുന്നത്. 16 ജീബി, 32 ജീബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജോടു കൂടിയെത്തുന്ന മോഡലുകളുടെ കപ്പാസിറ്റി 64 ജീബി വരെയാക്കി വര്‍ദ്ധിപ്പിക്കാം. 13 ഇഞ്ച് സ്‌ക്രീനോടു കൂടിയെത്തുന്ന യോഗ ടാബ് ലെറ്റിലെ ഏറ്റവും പുതിയ മോഡലിന്റെ പേരാണ് യോഗ ടാബ്‌ലെറ്റ് 2 പ്രോ. ഒക്ടോബര്‍ അവസാനത്തോടെ വിപണിയിലെത്തുന്ന ഈ മോഡലിന് ഏകദേശം 30,500 രൂപയാണ് ഇന്ത്യന്‍ വില. പ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി കണക്കാക്കപ്പെടുന്നത് ഇതിന്റെ പികോ പ്രൊജക്ടര്‍ ആണ്. 50 ഇഞ്ച് സൈസില്‍ വരെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്യാന്‍ ശേഷിയുള്ളതാണ് പികോ പ്രൊജക്ടര്‍. സബ് വൂഫറോടു കൂടിയ എട്ട് വാട്ടിന്റെ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 13 ഇഞ്ച് ക്യൂഎച്ച്ടി ഡിസ്പ്‌ളേ, 1.33 ജിഗാഹാട്ട്‌സ് ഇന്റല്‍ ആറ്റം സീ3745 പ്രൊസസര്‍, 32 ജീബി ഇന്‍ബില്‍റ്റ് മെമ്മറി, 64 ജീബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ശ്രദ്ധേയമായ മറ്റു ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നപ്രോയില്‍ 4 ജീ ഓപ്ഷനും നല്‍കിയിരിക്കുന്നു. ലെനോവോയുടെ പുതിയ യോഗ 3 പ്രോ ലാപ്‌ടോപ് പ്രോ 2യുടെ ഒരു എക്‌സ്റ്റന്‍ഷന്‍ ആണെന്നു പറയുവാനാകും. 3200 ഗുണം 1800 പിക്‌സല്‍ റസല്യൂഷനുളള 13 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത്. കോര്‍ണിംഗ് ഗോറില്ല പ്രൊട്ടക്ഷനും നല്‍കിയിരിക്കുന്നു. വിന്‍ഡോസ് 8.164, വിന്‍ഡോസ് 8.1 എന്നീ ഓപ്ഷനുകളോടെയാണ് പ്രോ3 എത്തുന്നത്. 256 ജീബി, 512 ജീബി വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. വൈഫൈ, ബ്‌ളൂടൂത്ത്, എന്നീ കണക്ടിവിറ്റി ഓപ്ഷനുകളോടു കൂടിയെത്തുന്ന മോഡലിന്‍ കരുത്തേകുന്നത് 44.8 വാട്ട് അവര്‍ ലീ-പോളിമര്‍ ബാറ്ററിയാണ്. 1.19 കിലോഗ്രാം ആണ് ഭാരം. പുതിയ മോഡല്‍ ക്‌ളെമന്റിന്‍ ഓറഞ്ച്, പ്‌ളാറ്റിനം സില്‍വര്‍, ഷാംപെയ്ന്‍ ഗോള്‍ഡ്, എന്നീ മൂന്നു കളര്‍ വേരിയന്റുകളില്‍ ലഭ്യമാകും. ഒക്ടോബര്‍ അവസാനം മുതല്‍ ലഭ്യമാകുമെന്നു കരുതുന്ന 3 പ്രോ ലാപ് ടോപിന് 82,500 രൂപ വിലയാകുമെന്നു കരുതപ്പെടുന്നു. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
കുറച്ചു സുഹൃത്തുക്കൾ ട്രിപ്പ് പോവുന്നതിനിടയിൽ ജനവാസമില്ലാത്ത ഒരിടത്ത് വെച്ച് കാറിന്റെ ടയർ പഞ്ചറായി പെട്ട് പോവുന്നു. സ്റ്റെപ്പിനി എടുത്ത് മാറ്റിയിടുന്ന സമയത്ത് എവിടെ നിന്നോ വന്ന വെടിയേറ്റ് അതിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ടയർ പഞ്ചറായതും വെടിയേറ്റ് തന്നെയാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നു. ആരാണ് വെടി വെക്കുന്നതെന്നോ എന്തിനാണത് ചെയ്യുന്നതെന്നോ അറിയാതെ ജീവൻ രക്ഷപ്പെടുത്താനുള്ള അവരുടെ പോരാട്ടമാണ് “ഡൗൺറേഞ്ച്” എന്ന ത്രില്ലർ ചിത്രം പറയുന്നത്. Ryuhei Kitamura എന്ന ജാപ്പനീസ് സംവിധായകൻ 2017ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലറാണ് “ഡൗൺറേഞ്ച്”. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, English, Horror, Thriller Tagged: Shyju S Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഒന്നാം ഭാഗത്തില്‍ നമ്മള്‍ കേട്ടത് ദേവഗുരുവായ ബ്രഹസ്പതിയുടെ കഥയായിരുന്നു. അദ്ദേഹം സ്ത്രീചിതനായിരുന്നു. പത്‌നിയായ താരയെ അവഗണിച്ചു. താര ചന്ദ്രദേവനില്‍ അനുരക്തയായി. ചന്ദ്രനില്‍ നിന്നും താരക്കു പിറന്ന കുഞ്ഞിനെ, നപുംസകമായിരിക്കുക എന്ന് ബ്രഹസ്പതി ശപിച്ചു. അങ്ങനെയാണ് ബുധന്‍ പിറന്നത്. ബുധഗ്രഹത്തെ പ്രതിനിധീകരിച്ച്. സദ്ഗുരു:- ശിവപാര്‍വ്വതിമാര്‍ സൈ്വരവിഹാരം നടത്തിയിരുന്ന കാട്ടില്‍, സുധ്യുമ്‌നന്‍ എന്ന രാജാവ് യാദൃശ്ചികമായി ചെന്നെത്തി. നായാട്ടിനിടയില്‍ അറിയാതെ സംഭവിച്ചുപോയതാണ്. വനത്തിലെ ആണ്‍മൃഗങ്ങളെ കണ്ട് ഒരു ദിവസം പാര്‍വ്വതി പരമേശ്വരനോട് പറഞ്ഞു. നോക്കൂ, ഇവിടെയുള്ള ഊക്കന്‍ കൊമ്പനാനകള്‍. ഇടതിങ്ങിയ ജടയോടു കൂടിയ ആണ്‍സിംഹങ്ങള്‍. അത്യാകര്‍ഷങ്ങളായ പീലികെട്ടുകളോടു കൂടിയ ആണ്‍മയിലുകള്‍. എനിക്കു തോന്നുന്നു അവയെല്ലാം അങ്ങയുടെ പുരുഷസൗന്ദര്യത്തെ വെല്ലുവിളിക്കുകയാണെന്ന്, ഒരു പക്ഷെ അങ്ങയോടുള്ള തീവ്രമായ എന്‍റെ അനുരാഗമായിരിക്കാം ആ തോന്നലിനു കാരണം. എന്തായാലും അങ്ങ് ഒന്നു ചെയ്യണം....ശിവനല്ലാതെ വേറൊരു പുരുഷന്‍ ഈ കാട്ടില്‍ പ്രവേശിച്ചുകൂടാ എന്ന് വിളംബരം ചെയ്യണം. പ്രണയാതുരനായ ശിവന്‍ പാര്‍വതിയുടെ ഇഷ്ടം ആ ക്ഷണം സാധിച്ചു കൊടുത്തു. ആ കാട്ടിലുള്ള പുരുഷജാതിയില്‍ പെട്ട എല്ലാം തന്നെ ഞൊടിയിടയില്‍ പെണ്ണായി മാറി. ആന, മയില്‍, സിംഹം അടക്കം എല്ലാം. ആ കാട്ടില്‍ ചെന്നെത്തിയ സുദ്യുമ്‌നനും പെണ്ണായി മാറി. രാജാവിന് സ്വയം വിശ്വസിക്കാനായില്ല. അല്പം മുമ്പു വരെ പൗരുഷശാലിയായ രാജാവ് ഇപ്പോഴിതാ താന്‍ ലക്ഷണമൊത്തൊരു സ്ത്രീ. ഇതെന്തതിശയം! പത്‌നിയും മക്കളുമുള്ള രാജാവായ താന്‍ ഒരു സ്ത്രീയോ? ഇത് ന്യായമല്ല. ഏതു യക്ഷനോ പിശാചോ ആയിരിക്കും തന്നെ ഈ വിധം ശപിച്ചിരിക്കുന്നത്? ഇനി എങ്ങനെ നഗരത്തിലേക്കു മടങ്ങിച്ചെല്ലും? രാജാവ് ചിന്താധീനനായി. ശിവന്‍ പറഞ്ഞു, ''നിന്നെ ശപിച്ചത് ഞാനാണ്. എന്നാല്‍ ആ ശാപം ഇല്ലാതാക്കാന്‍ എനിക്കാവില്ല. ഒന്നേ ചെയ്യാനാവൂ. പൗര്‍ണമിക്കു ശേഷം ചന്ദ്രന്‍ ക്ഷയിക്കാന്‍ തുടങ്ങുമ്പോള്‍ നീ സ്ത്രീയാകും. അമാവാസിക്കു ശേഷം ചന്ദ്രന്‍ വൃദ്ധി പ്രാപിക്കുമ്പോള്‍ നീ പുരുഷനാകും. ചന്ദ്രവംശി രാജവംശം ജനിച്ചു സുദമ്‌ന്യു കൊട്ടാരത്തിലേക്കു മടങ്ങാതെ കാട്ടില്‍ത്തന്നെ കഴിഞ്ഞു, ഇള എന്ന പേരില്‍ സ്ത്രീയായി. മാസത്തില്‍ പകുതി ഭാഗം രാജാവ് സ്ത്രീ. മറ്റേ പകുതിയില്‍ പുരുഷനും. ഒരുദിവസം കാട്ടില്‍വെച്ച് ബുധനും ഇളയും തമ്മില്‍ കണ്ടുമുട്ടി. രണ്ടു പേരും ഒരേ തരക്കാര്‍. പുരുഷനുമാണ് സ്ത്രീയുമാണ്. അവര്‍ പ്രണയബദ്ധരായി. ദമ്പതിമാരായി. നിരവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ആ കുഞ്ഞുങ്ങളാണ് ചന്ദ്രവംശത്തിന്‍റെ തുടക്കക്കാര്‍. ചന്ദ്രവംശക്കാര്‍ക്ക് മന:സ്ഥിരത കുറവാണ്. ഓരോ ദിവസം ഓരോ പ്രകൃതം. പെട്ടന്നു വികാരാധീനരാകും. സഹജമായ കലാവാസന. എപ്പോഴാണ് മനസ്സു മാറുക എന്നു പറയാനാവില്ല. ഭാരതത്തിലെ രാജപരമ്പരകളില്‍ മുഖ്യമായും രണ്ടു വംശങ്ങളാണുള്ളത്. സൂര്യവംശവും ചന്ദ്രവംശവും അതായത് സൂര്യദേവന്‍റെ സന്താനപരമ്പരകളും ചന്ദ്രദേവന്‍റെ സന്താനപരമ്പരകളും. രണ്ടു വംശത്തിലും പെട്ടവര്‍ക്ക് വ്യക്തമായ വ്യാത്യാസങ്ങളുണ്ട്. സൂര്യവംശക്കാര്‍ ജേതാക്കളാണ്. ഇരുണ്ട നിറം, ദൃഡചിത്തത, വടിവൊത്ത ശരീരഘടന. ചന്ദ്രവംശക്കാര്‍ക്ക് മന:സ്ഥിരത കുറവാണ്. ഓരോ ദിവസം ഓരോ പ്രകൃതം. പെട്ടന്നു വികാരാധീനരാകും. സഹജമായ കലാവാസന. എപ്പോഴാണ് മനസ്സു മാറുക എന്നു പറയാനാവില്ല. അതു കൊണ്ട് ആശ്രയിക്കുക വിഷമമാണ്. സൂര്യവംശജരില്‍ ഏറ്റവും ശ്രേഷ്ഠന്‍ മനുവായിരുന്നു. അതിനു ശേഷം ഇക്ഷ്വകു, തുടര്‍ന്ന് അനവധി പേര്‍, ഭഗീരഥന്‍, ദശരഥന്‍, രാമന്‍, ഹരിശ്ചന്ദ്രന്‍ അങ്ങനെ....ഇവിടെ നമ്മള്‍ പറയുന്നത് ചന്ദ്രവംശജരെ കുറിച്ചാണ്, കാരണം കുരുവംശജര്‍ എല്ലാവരും ചന്ദ്രവംശത്തിന്‍റെ ഭാഗമാണ്. അവരുടെ വികാരവിക്ഷോഭങ്ങള്‍ക്കും, മുന്‍ പിന്‍ നോക്കാതെയുള്ള പ്രവൃത്തികള്‍ക്കും അതു തന്നെയാണ് കാരണം. നഹുഷന്‍ - രാജാവില്‍ നിന്നും പെരുമ്പാമ്പിലേക്ക് ബുധനും ഇളക്കും പിറന്ന മക്കളില്‍ ഒരാളായിരുന്നു നഹുഷന്‍. അദ്ദേഹം മഹാനായൊരു ചക്രവര്‍ത്തിയായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്‍ നഹുഷനെ ദേവലോകത്തുളള തന്‍റെ രാജധാനിയിലേക്കു ക്ഷണിച്ചു. ഇന്ദ്രന് കുറച്ചുകാലം ദേവലോകം വിട്ടുനില്‍ക്കേണ്ട ഒരു സാഹചര്യമുണ്ടായി. അദ്ദേഹം നഹുഷനെ തന്‍റേതായ ചുമതലകളെല്ലാം ഏല്‍പ്പിച്ചു. ''ഇവിടെ സുഖമായി താമസിച്ച് എനിക്കു വേണ്ടി ദേവലോകം പരിപാലിക്കുക. ഇന്ദ്രന്‍ സ്ഥലം വിട്ടതും നഹുഷന്‍റെ അഹങ്കാരമുണര്‍ന്നു. ഇന്ദ്രനു പകരമായി ചുമതലകള്‍ നിര്‍വഹിക്കുക നിസ്സാരമാണെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം ഇന്ദ്രന്‍റെ സിംഹാസനത്തിലിരുന്നു. മോഹം തോന്നിയ അപ്‌സരസുകളേയെല്ലാം അരികിലേക്കു വിളിപ്പിച്ചു. എന്നിട്ടും തൃപ്തിവരാതെ നഹുഷന്‍റെ മനസ്സ് ഇന്ദ്രപത്‌നിയായ ശചിയിലേക്കു തിരിഞ്ഞു. ''ഇപ്പോള്‍ ഞാനാണ് ഇന്ദ്രന്‍. ഈ സിംഹാസനവും നീയും എനിക്കുള്ളതാണ്. ശചി ഒഴിഞ്ഞുമാറാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ഒടുവില്‍ അവള്‍ പറഞ്ഞു. ''ശരി....ഞാന്‍ അങ്ങയുടെ ഇഷ്ടത്തിനു വഴങ്ങാം. പക്ഷെ അങ്ങയെ സപ്തര്‍ഷികള്‍ പല്ലക്കിലേറ്റി എന്‍റെ അടുത്തേക്കു കൊണ്ടുവരണം.'' സപ്തര്‍ഷികള്‍ അപ്രകാരം ചെയ്തു. നഹുഷന്‍ ദേവലോകത്ത് നിന്നും വീഴുന്നു നഹുഷന്‍റെ അഹങ്കാരം നിലവിട്ടു. ശചിയെ പ്രാപിക്കാന്‍ തിടുക്കമായി. സപ്തര്‍ഷികള്‍ക്ക് വേഗം പോരാ എന്ന് ശകാരിച്ചു. പല്ലക്കിന്‍റെ വലതു ഭാഗം ചുമന്നിരുന്ന അഗസ്ത്യനെ ഒന്നു തൊഴിച്ചു. ''വേഗം നടക്ക്....വേഗം നടക്ക്''. അഗസ്ത്യന്‍ തിരിഞ്ഞ് നഹുഷനെ നോക്കി. ''അഹങ്കാരം തലയില്‍ കയറി നീ സ്വയം മറന്നിരിക്കുന്നു. നീ അത്രത്തോളം അധ:പതിച്ചു. ദേവലോകത്ത് കാലു കുത്താന്‍ പോലും ഇനി നിനക്കര്‍ഹതയില്ല. എന്തിന് മനുഷ്യനായി കഴിയാന്‍ പോലും യോഗ്യനല്ലാതായിരിക്കുന്നു. നീ പെരുമ്പാമ്പായി ജീവിക്കുക.'' ആ നിമിഷം നഹുഷന്‍ ദേവലോകത്തുനിന്ന് ഭൂമിയില്‍ പതിച്ചു. പെരുമ്പാമ്പിന്‍റെ ഉടലോടെ, ആ പെരുമ്പാമ്പിലേക്ക് നമുക്ക് പിന്നീട് തിരിച്ചെത്താം. നഹുഷന്‍റെ മക്കളില്‍ പ്രധാനപ്പെട്ടവരായിരുന്നു യതിയും യയാതിയും. യതി അദ്ദേഹത്തിന്‍റെ സ്വഭാവ വൈശിഷ്ട്യത്തിനും അസാധാരണമായ ബുദ്ധിവൈഭവത്തിനും പ്രസിദ്ധനായിരുന്നു. അദ്ദേഹം ഈ ലോകത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തി. ''ഈ ലോകത്തെ സംബന്ധിച്ച ഒന്നിലും എനിക്കു താല്പര്യമില്ല.'' യതി സന്ന്യാസം സ്വീകരിച്ചു. ഹിമാലയത്തില്‍ കാലം കഴിച്ചു. യയാതി രാജാവായി. ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം മുമ്പേ പറഞ്ഞതുപോലെ ബ്രഹസ്പതി ദേവഗുരുവായി ദേവന്മാര്‍ക്കുവേണ്ടി യാഗാദികള്‍ അനുഷ്ടിച്ചു കൊണ്ടിരുന്നു. അസുരന്മാരുടെ ഗുരു ശുക്രാചാര്യനായിരുന്നു. അസുരന്മാരും ദേവന്മാരും തമ്മില്‍ നിരന്തരം ഗംഗാ സമതലങ്ങളില്‍ വെച്ച് ഏറ്റു മുട്ടിയിരുന്നു. ദേവന്മാര്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും താഴേക്കു വരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അസുരന്മാര്‍ ശ്രമിച്ചിരുന്നത് മരുപ്രദേശങ്ങളില്‍ നിന്നും മാറി ഫലഭൂയിഷ്ഠമായ ഭൂമി കയ്യേറാനായിരുന്നു. അതാകട്ടെ ഭാരതത്തിന്‍റെ ഉള്‍പ്രദേശങ്ങളിലായിരുന്നു താനും. നിരന്തരം നടന്നിരുന്ന ഈ സംഘട്ടനങ്ങളില്‍ അധികവും വിജയിച്ചത് അസുരന്മാരായിരുന്നു. ശുക്രന്‍റെ സഹായം അവരെ കൂടുതല്‍ ശക്തരാക്കി. അപാരമായ സിദ്ധികളുള്ള ഒരു മഹര്‍ഷിയായിരുന്നു ശുക്രന്‍. സജ്ജീവനി വിദ്യയും അദ്ദേഹത്തിന് സ്വായത്തമായിരുന്നു. യുദ്ധത്തില്‍ മരിച്ച അസുരന്മാരെ ഈ വിദ്യ കൊണ്ട് ശുക്രന്‍ പുനരുജ്ജീവിച്ചിരുന്നു. ഓരോ ദിവസവും യുദ്ധമവസാനിച്ചാല്‍ മരിച്ചുവീണ അസുരന്മാരെയെല്ലാം ശുക്രന്‍ വീണ്ടും ജീവിപ്പിക്കും. അടുത്ത ദിവസം രാവിലെ വീണ്ടും യുദ്ധസന്നദ്ധരായി അവര്‍ പടക്കളത്തിലെത്തും ഓരോ ദിവസവും യുദ്ധമവസാനിച്ചാല്‍ മരിച്ചുവീണ അസുരന്മാരെയെല്ലാം ശുക്രന്‍ വീണ്ടും ജീവിപ്പിക്കും. അടുത്ത ദിവസം രാവിലെ വീണ്ടും യുദ്ധസന്നദ്ധരായി അവര്‍ പടക്കളത്തിലെത്തും. ഇങ്ങനെയുള്ള ഒരു സൈന്യത്തെ ആര്‍ക്കെങ്കിലും പടപൊരുതി ജയിക്കാനാകുമൊ? ആരും മരിക്കുന്നില്ല. ഒക്കെ ശുക്രാചാര്യരുടെ മന്ത്രവിദ്യയുടെ ഫലം. ദേവന്മാര്‍ നിരാശരായി. അവര്‍ ബ്രഹസ്പതിയുടെ മകനായ കചനെ ശുക്രന്‍റെ അരികിലേക്കയച്ചു. താന്‍ അംഗിരസ്സിന്‍റെ പൌത്രനും, ബ്രഹസ്പതിയുടെ പുത്രനുമായ കചനാണെന്ന് സ്വയം പരിചയപ്പെടുത്തി. ''എന്‍റെ കുലവും ഗോത്രവും ശ്രേഷ്ഠമാണ്....എന്നെ ശിഷ്യനായി സ്വീകരിക്കാന്‍ കൃപയുണ്ടാവണം.'' കചന്‍ ശുക്രാചാര്യന്‍റെ ശിഷ്യനായി അസുരന്‍മാര്‍ ശുക്രാചാര്യനു താക്കീതു നല്‍കി. ശത്രു പക്ഷത്തു നിന്ന് വരുന്നതാണ്. സജ്ജീവനി വിദ്യ വശത്താക്കുക എന്ന ഗൂഢലക്ഷ്യമാണ് മനസ്സില്‍. അവന്‍റെ കഥ ഇപ്പോള്‍ത്തന്നെ കഴിക്കണം. അതായിരുന്നു ആ കാലത്തെ ധര്‍മ്മം. വിദ്യ നേടാന്‍ അര്‍ഹതയുള്ളവനെ വിദ്യ അഭ്യസിപ്പിക്കുക തന്നെ വേണം. തിരസ്‌കരിക്കാന്‍ പാടില്ല. ശുക്രന്‍ കചനെ തന്‍റെ ശിഷ്യനാക്കി. എല്ലാവിധത്തിലും താന്‍ യോഗ്യനാണെന്ന് അദ്ദേഹം സ്വയം തെളിയിക്കുകയും ചെയ്തു. ഗുരുവിനെ യഥാവിധി പരിചരിച്ചു. പാഠങ്ങളെല്ലാം വേണ്ട വിധം ഹൃദിസ്ഥമാക്കി. പതുക്കെ പതുക്കെ എല്ലാറ്റിന്‍റെയും ഭാഗമായി. ശുക്രന്‍റെ ഏക മകളായിരുന്നു ദേവയാനി. അവള്‍ കചനില്‍ അനുരക്തയായി. എന്നാല്‍ കചന് അവളോട് അങ്ങനെയൊരു അടുപ്പമുണ്ടായിരുന്നില്ല. അവള്‍ നന്നേ ശ്രമിച്ചിട്ടും അവന്‍റെയുള്ളില്‍ കടന്നുകൂടാനായില്ല. സജ്ജീവനി മന്ത്രം വശമാക്കുക എന്നതു മാത്രമായിരുന്നു കചന്‍റെ ലക്ഷ്യം. മറ്റൊന്നിലേക്കും അവന്‍റെ ശ്രദ്ധ തിരിഞ്ഞില്ല. കചന്‍റെ ലക്ഷ്യം എന്താണെന്ന് അസുരന്മാര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. അസുരന്മാര്‍ കചനെ ആക്രമിച്ചു ഒരു ദിവസം കചന്‍ ഗുരുവിന്‍റെ പശുക്കളെ മേയ്ക്കാന്‍ കാട്ടിലേക്കു പോയി. അസുരന്മാര്‍ അവിടെ വെച്ച് അവനെ കൊന്ന് തുണ്ടങ്ങളാക്കി കാട്ടുമൃഗങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി എറിഞ്ഞു കളഞ്ഞു. വൈകുന്നേരമായപ്പോള്‍ പശുക്കള്‍ കാട്ടില്‍ നിന്നും മടങ്ങി വന്നു. കചന്‍ മാത്രം വന്നില്ല. ദേവയാനിയുടെ ഹൃദയം തകര്‍ന്നു. അച്ഛനോട് സങ്കടം പറഞ്ഞു. ''കചനെ ആരോ അപായപ്പെടുത്തിയിരിക്കുന്നു. അവനെ എങ്ങനെയെങ്കിലും ജീവിപ്പിക്കണം. മകളുടെ ആഗ്രഹം പോലെ ശുക്രന്‍ സജ്ജീവിനി പ്രയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു. മകളുടെ ആഗ്രഹം പോലെ ശുക്രന്‍ സജ്ജീവിനി പ്രയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു. കുറച്ചുനാള്‍ കഴിഞ്ഞൊരു ദിവസം, പ്രഭാതപൂജയ്ക്കു പൂ പറിക്കാന്‍ കചന്‍ കാട്ടിലേക്കു പോയി. അസുരന്മാര്‍ പിന്‍തുടര്‍ന്നു ചെന്ന് അവന്‍റെ കഥ കഴിച്ചു. അസ്ഥിയും മജ്ജയും അരച്ച് സമുദ്രജലത്തില്‍ കലക്കി. മറ്റു അവയവങ്ങള്‍ അരച്ച് അതില്‍ നിന്നല്പം മുന്തിരിചാറില്‍ കലക്കി ശുക്രാചാര്യനു കുടിക്കാന്‍ കൊടുത്തു. വാസ്തവമറിയാതെ മുനി അത് കുടിക്കുകയും ചെയ്തു. അന്ന് സന്ധ്യയായിട്ടും കചനെ കാണാതായപ്പോള്‍ ദേവയാനി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ശുക്രാചാര്യന്‍ സമാധാനിപ്പിച്ചു. ''ഇതാണ് അവന്‍റെ വിധി എന്നു കരുതി സ്വയം ആശ്വസിക്കണം. വീണ്ടും വീണ്ടും മരിക്കുന്ന ഒരാളെ ജീവിപ്പിച്ചിട്ടു കാര്യമില്ല. നിന്നെപ്പോലെ വിവേകവും വിദ്യാഭ്യാസവും തന്‍റേടവുമുള്ള ഒരുവള്‍ ജീവിതത്തിന്‍റേയും മരണത്തിന്‍റേയും പേരില്‍ വിലപിക്കുന്നത് ശരിയല്ല. എല്ലാ ജീവികള്‍ക്കും സംഭവിക്കുന്നതാണ് മരണം. അവന്‍ മരിച്ചെങ്കില്‍ അങ്ങനെയാകട്ടെ. ഇനിയും ജീവിപ്പിക്കുന്നത് നന്നല്ല.'' അതൊന്നും കേള്‍ക്കാന്‍ ദേവയാനി തയ്യാറായില്ല. ''ഒന്നുകില്‍ അച്ഛന്‍ കചനെ ജീവിപ്പിക്കണം. അല്ലെങ്കില്‍ ഞാന്‍ സമുദ്രത്തില്‍ ചാടി മരിക്കും.'' അത് സങ്കല്പിക്കാന്‍ കൂടി ആ അച്ഛനായില്ല. മകളുടെ വാശിയറിയാവുന്ന ശുക്രന്‍ പറഞ്ഞു., ''ആട്ടെ, ഒരു പ്രാവശ്യം കൂടി ശ്രമിക്കാം, അവസാനത്തെ പ്രാവശ്യം.'' കചന്‍ സഞ്ജീവനി മന്ത്രം പഠിക്കുന്നു ശുക്രന്‍ സജ്ജീവനി പ്രയോഗിക്കാന്‍ തുടങ്ങിയതും സ്വന്തം വയറ്റിനകത്തു നിന്നും ഒരു ഇരമ്പല്‍. അത് കചന്‍റെ ശബ്ദമായിരുന്നു. മുനി കുപിതനായി, ''ആരാണീ ചതി ചെയ്തത്?'' അസുരന്മാരാണ് അതിനു പിന്നില്‍ എന്ന് അദ്ദേഹത്തിനു മനസ്സിലായി. ''അവര്‍ക്കങ്ങനെ ഇതു ചെയ്യാന്‍ സാധിച്ചു?'' ശുക്രന്‍റെ ഉദരത്തില്‍നിന്നും കചന്‍ മറുപടി പറഞ്ഞു. ''അസുരന്മാര്‍ എന്നെ കൊന്ന് ചതച്ചരച്ച് സമുദ്രജലത്തില്‍ കലക്കി. കുറച്ചെടുത്ത് മുന്തിരിച്ചാറില്‍ കലക്കി അങ്ങേക്കു കുടിക്കാന്‍ തന്നു. ശുക്രന്‍ സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു അത്. അദ്ദേഹം ആലോചിച്ചു. 'തന്‍റെ വയറ്റിനകത്തു കിടക്കുന്ന കചനെ മരിച്ചെന്നു സങ്കല്പിച്ചു മറക്കാം. അല്ലെങ്കില്‍ മന്ത്രം ചൊല്ലിജീവിപ്പിക്കാം. പക്ഷെ കചന്‍ തന്‍റെ വയര്‍ പിളര്‍ന്ന് പുറത്തു വരുന്നതോടെ തന്‍റെ മരണം നടക്കും. ഞാന്‍ എന്താണ് വേണ്ടത്? ഇത്രയും നീചന്‍മാരായ അസുരന്‍മാരുടെ ഗുരുസ്ഥാനം ഉപേക്ഷിച്ച് ദേവന്മാരോടൊപ്പം ചേരണോ?'' അദ്ദേഹത്തിന് ഒരു തീരുമാനത്തിലെത്താനായില്ല. അപ്പോഴും ദേവയാനി കരഞ്ഞുകൊണ്ടിരുന്നു. ''എനിക്കു നിങ്ങള്‍ രണ്ടുപേരും വേണം. ആരായാലും ഒരാള്‍ മരിച്ചാല്‍ ഞാന്‍ സത്യമായും കടലില്‍ ചാടി മരിക്കും. അച്ഛനും കചനും കൂടെയില്ലാതെ എനിക്കു ജീവിക്കാനാവില്ല.'' എന്നെ വിട്ടുപോകരുത്. ഞാന്‍ അത്രക്കും നിന്നെ സ്‌നേഹിച്ചുപോയി. മടക്കയാത്രക്കു തയ്യാറായ കചനോട് ദേവയാനി അപേക്ഷിച്ചു. ശുക്രാചാര്യന്‍ കചനോടായി പറഞ്ഞു, ''എന്തിനായാണോ നീ എന്‍റെ ശിഷ്യനായത് ആ ഉദ്ദേശ്യം നീ സാധിച്ചിരിക്കുന്നു. സജ്ജീവനി വിദ്യ പഠിക്കണമെന്നല്ലേ നിന്‍റെ ആഗ്രഹം. നീ എന്തു കൊണ്ടും അതിന് യോഗ്യനാണ്. ആ മന്ത്രം ഞാന്‍ നിനക്കുപദേശിക്കാം. ആ വിദ്യ കൊണ്ട് നീ വീണ്ടും ജീവിക്കും. എന്നാല്‍ എന്‍റെ ഉദരത്തില്‍ നിന്നും നീ വെളിയില്‍ വരുന്നതോടെ ഞാന്‍ മരിക്കും. ഉടനെ സജ്ജീവിനി മന്ത്രം കൊണ്ട് നീ എനിക്ക് ജീവന്‍ നല്കണം. അതിനുശേഷം മറ്റെവിടെയെങ്കിലും ചെന്ന് പുതിയൊരു ജീവിതം തുടങ്ങാം.'' ശുക്രാചാര്യന്‍ സജ്ജീവിനി മന്ത്രം പ്രയോഗിച്ചു. ചന്ദ്രന്‍ ഉദിച്ചുയരുന്നതു പോലെ കചന്‍ ആചാര്യന്‍റെ വയറ്റില്‍ വൃദ്ധിപ്രാപിച്ചു....വയര്‍ പിളര്‍ന്ന് പുറത്തു വന്നു. ആ നിമിഷം ശുക്രന്‍റെ ജീവന്‍ പോയി. ഗുരു ഉപദേശിച്ച മന്ത്രം ചൊല്ലി ശിഷ്യന്‍ അദ്ദേഹത്തിനു ജീവന്‍ നല്കി. കചന്‍ പിന്നെ അവിടെ നിന്നില്ല. സ്വന്തം വഴി തേടി യാത്രയായി. ↢ ബൃഹസ്പതിയുടെ ശാപവും, താരയുടെ കുഞ്ഞും കൂടുതല്‍ മഹാഭാരത കഥകള്‍ Image courtesy: Fall of Nahusha from heaven, wikipedia Related Tags മഹാഭാരതം Related Content article മഹാഭാരതം Episode 56 : യജ്ഞം – കാലാതീതമായ ആചാരങ്ങൾ മഹാഭാരതം പരിപാടിയിലെ, ചോദ്യോത്തര വേളയിൽ, പുരാതന ആചാരമായ യജ്ഞത്തെയും അത് മനുഷ്യന്റെ സൗഖ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതും, സദ്ഗുരു വിശദീകരിക്കുന്നു.ഏതെല്ലാം വിധത്തിലുള്ള യജ്ഞമുണ്ടാവാം എന്നും, ഇന്നത്തെ കാലത്തിന് അനുയോജ്യമായ യജ്‌ഞം എന്താണ് എന്നുമെല്ലാം സദ്ഗുരു വിശദീകരിക്കുന്നു. Jul 30, 2020 article നമുക്കുള്ളിലെ യഥാർത്ഥ അഗ്നി സ്രോദസ്സിനെ പ്രവർത്തനക്ഷമമാക്കുന്ന വിധം . 2011-ൽ ഇഷ യോഗ കേന്ദ്രത്തിൽ സംഘടിപ്പിച്ച മഹാഭാരത് പരിപാടിയിൽ മൂന്ന് തരം അഗ്നി സ്രോദസ്സിനെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു . Jun 30, 2020 article കലിയുഗം - എപ്പോഴാണ് ഇത് അവസാനിച്ചത്, എന്താണ് മുന്നിൽ കിടക്കുന്നത്? നാല് യുഗങ്ങളുടെ ശാസ്ത്രം സദ്ഗുരു വിശദീകരിക്കുന്നു, കൂടാതെ കലിയുഗത്തിന്റെ കാലക്രമവും 70 വർഷത്തിനുള്ളിൽ മനുഷ്യബോധത്തിൽ വരാനിരിക്കുന്ന മാറ്റവും കണക്കാക്കുന്നു..
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
നോര്‍ത്തമ്പ്രിയായില്‍ 658-ല്‍ വില്ലിബ്രോഡ് ജനിച്ചു. ഒരു ബനഡിക്‌ടൈന്‍ സന്ന്യാസിയായിരുന്നു അദ്ദേഹം. യോര്‍ക്കിനു സമീപമുള്ള റിപ്പണിലെ ഒരാശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. ഇരുപതാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ പോയി പന്ത്രണ്ടു വര്‍ഷം വി. എഗ്ബര്‍ട്ടിന്റെ ശിഷ്യത്വം സ്വീകരിച്ചു ജീവിച്ചു. പിന്നീട് എഗ്ബര്‍ട്ട് വില്ലിബ്രോഡിനെ പതിനൊന്ന് സന്ന്യാസിമാരോടൊപ്പം മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസിയായിലേക്ക് അയച്ചു. 692-ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പിന്റെ അംഗീകാരം ലഭിച്ചു. രണ്ടാമത്തെ റോമാ സന്ദര്‍ശനവേളയില്‍ പോപ്പ് സെര്‍ജിയസ് ഒന്നാമന്‍ ഫ്രീസിയാക്കാരുടെ ആര്‍ച്ചുബിഷപ്പായി വില്ലിബ്രോഡിനെ അഭിഷേകം ചെയ്യുകയും അദ്ദേഹത്തെ ക്ലമന്റ് (ദയാലു) എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഹോളണ്ടില്‍ ഉട്രെഹ്ത്ത് എന്ന സ്ഥലത്ത് അദ്ദേഹം ഒരു മൊണാസ്റ്ററി സ്ഥാപിക്കുകയും, നഗരത്തില്‍ ഒരു ദൈവാലയം നിര്‍മ്മിച്ച് അത് തന്റെ കത്തീഡ്രലാക്കുകയും ചെയ്തു. 716-ല്‍ റാഡ്‌ബോഡ് ഫ്രീസിയ കീഴടക്കി. അദ്ദേഹം വില്ലിബ്രോഡിനെ നാടുകടത്തുകയും ദൈവാലയങ്ങള്‍ നശിപ്പിച്ച് അവയുടെ സ്ഥാനത്ത് അദ്ദേഹത്തിന്റെ ഇഷ്ടദേവന്മാരുടെ പേരില്‍ അമ്പലങ്ങള്‍ പണിയുകയും ചെയ്തു. എന്നാല്‍ 719-ല്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ വില്ലിബ്രോഡ് തിരിച്ചുവരുകയും വി. ബൊനിഫസ്സിന്റെ സഹായത്തോടെ നശിപ്പിച്ചവയെല്ലാം പുനരുദ്ധരിക്കുകയും പുതിയ ദൈവാലയങ്ങള്‍ പണി കഴിപ്പിക്കു കയും ഫ്രീസിയായുടെ മാനസാന്തരത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു. വില്ലിബ്രോഡ് 739 നവംബര്‍ 7-ന് ലുക്‌സംബര്‍ഗ്ഗില്‍വച്ച് മരണമടഞ്ഞു. നീ എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക. കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുക.
പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇന്നലെ മാത്രം 15,695 താറാവുകളെ കൊന്നു. വഴുതാനും പാടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ രാത്രിവരെ കള്ളിങ്ങ് നടന്നു. അഞ്ച് ദ്രുത പ്രതികരണ സംഘമാണ് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ന് മുതൽ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും എല്ലാ പക്ഷികളെയും കൊന്നുടുക്കുന്ന നടപടികൾ ആരംഭിക്കും. 20,471 താറാവുകളെയാണ് ഇന്ന് കൊന്നൊടുക്കുന്നത്. എട്ട് ആര്‍.ആര്‍.റ്റികളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ്‍ നടത്തുന്നത്‍. ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ വച്ച് കത്തിച്ച് കളയുകയാണ് (കള്ളിങ്ങ്) ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. കള്ളിങ്ങ് നടക്കുന്ന പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ ജനപ്രതിനിധികൾ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി. റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി. കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ഒരാഴ്ച പ്രദേശത്ത് ആരോഗ്യവകുപ്പിന്‍റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും നിരീക്ഷണം ഉണ്ടാകും. അതിനിടെ ചെറുതലയിലും താറാവുകള്‍ ചാകുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പക്ഷി പനിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ കേരളത്തില്‍ വ്യാപകമായി പക്ഷിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചു. Advertisement Related Topics:Alappuzhabird fluKeralaKerala news Up Next വിഴിഞ്ഞത്ത് മാധ്യമപ്രവർത്തകർക്ക് അതിക്രൂരമർദ്ദനം; കേരള പത്രപ്രവർത്ത അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്‌ലൈന്‍ പുതുക്കിയത്. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും 3 ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായി തുടരുകയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജാക്കാം. ഡിസ്ചാര്‍ജ് സമയത്ത് രോഗിയുടെ ആരോഗ്യ നില തൃപ്തികരമായിരിക്കണം. കാറ്റഗറി സിയില്‍ അഥവാ ഗുരുതര കോവിഡ് രോഗമുള്ളവുള്ളവരെ ആദ്യ പോസീറ്റീവായി പതിനാലാമത്തെ ദിവസത്തിന് ശേഷം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം 7 ദിവസം ക്വാറന്റൈനില്‍ തന്നെ കഴിഞ്ഞ് വിശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകളും, സമൂഹവുമായുള്ള ഇടപെടലും, കുടുംബ സന്ദര്‍ശനങ്ങളും, വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം.
നീതി ഉറപ്പ് വരുത്തുന്നതില്‍ എല്ലാ ഭരണകൂട സമ്മര്‍ദങ്ങളും മറികടന്ന് നീതിന്യായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് മാത്രമുള്ള ഇടപെടലുകള്‍ നമ്മുടെ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. Published Oct 07, 2022 11:28 am | Last Updated Oct 07, 2022 11:28 am By അഡ്വ. അഷ്‌റഫ് തെച്യാട്‌ ഇന്ത്യന്‍ ഭരണഘടന ജീവനുള്ള ഒരു രേഖയാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തോടൊപ്പം ഉയരുന്ന ഭരണഘടനാപരമായ സമസ്യകളുണ്ട്. ഇനിയും വ്യാഖ്യാനിക്കപ്പെടാത്ത അത്തരം ഭരണഘടനാ സമസ്യകളെ നേര്‍ക്കുനേര്‍ കണ്ടുമുട്ടുന്ന ചേതനയാണ് നമ്മുടെ ഭരണഘടനയുടേത്. രാജ്യം എല്ലാ അര്‍ഥത്തിലും വികസിക്കുകയും പൗരജീവിതം സങ്കീര്‍ണമാകുകയും ചെയ്യുന്ന ഒരു കാലത്ത് പരമോന്നത കോടതിയായ സുപ്രീം കോടതിക്ക് രാജ്യത്ത് പ്രാദേശികമായ ബഞ്ചുകള്‍ ആവശ്യമായി വരും. ദൈനം ദിനം കുന്നുകൂടിക്കൊണ്ടിരിക്കുന്ന വ്യവഹാര ഭാരം കുറക്കാനാണത് അനിവാര്യമാകുന്നത്. പ്രസ്തുത ആവശ്യം കാലത്തിന്റെ മാറ്റത്തിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ ആ ആവശ്യത്തെപ്രതി ഭരണഘടനാപരമായ പരിശോധന നടത്തേണ്ട ദൗത്യം നിര്‍വഹിക്കേണ്ടത് പരമോന്നത നീതിപീഠം തന്നെയാണ്. സുപ്രീം കോടതിക്ക് പ്രാദേശിക ബഞ്ചുകള്‍ വേണമെന്ന ഈയിടെ ഉയര്‍ന്ന ആവശ്യം ഒരുദാഹരണം മാത്രം. സമാനമായ ഭരണഘടനാ പ്രശ്‌നങ്ങളെ യഥോചിതം നീതിന്യായ പരിശോധനക്ക് വിധേയമാക്കാതെ ന്യായാധിപര്‍ മാറിനിന്നാല്‍ അത് നമ്മുടെ ഭരണഘടനയെ തന്നെ മരണത്തിന് വിട്ടുകൊടുക്കുന്ന ഏര്‍പ്പാടാണെന്ന് പറയാതെ വയ്യ. ഒരു വര്‍ഷവും നാല് മാസവും നീണ്ടുനിന്ന, താരതമ്യേന ദൈര്‍ഘ്യമേറിയ തന്റെ മുഖ്യ ന്യായാധിപ പദവിക്കാലത്ത് ഒരൊറ്റ ഭരണഘടനാ ബഞ്ചും രൂപവത്കരിക്കാതെയാണ് എന്‍ വി രമണ സുപ്രീം കോടതിയുടെ പടികളിറങ്ങിയത് എന്നത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു കറുത്ത കുത്താണ്. അതിപ്രധാന ഭരണഘടനാ പ്രശ്‌നങ്ങള്‍ തന്റെ മുമ്പിലിരിക്കെയാണ് അദ്ദേഹം അവക്ക് നേരേ കണ്ണടച്ചത്. സുപ്രീം കോടതി ഭരണഘടനാ മൂല്യങ്ങള്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ച കാലമായിരുന്നു ചീഫ് ജസ്റ്റിസ് പദവിയിലെ രമണക്കാലമെന്ന് വിലയിരുത്തപ്പെടുമ്പോഴും ഭരണഘടനയെ സചേതനമായി നിര്‍ത്തി എക്്‌സിക്യൂട്ടീവിന്റെ താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് ഭരണഘടനയെ വളര്‍ത്താന്‍ മുഖ്യ ന്യായാധിപനായിരുന്ന ഈ വ്യക്തി ശ്രമിച്ചില്ല എന്നത് കാമ്പുള്ള വിമര്‍ശം തന്നെയാണ്. 2021ല്‍ കേവലം രണ്ട് ഭരണഘടനാ ബഞ്ച് വിധികള്‍ മാത്രമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്. തന്റെ മുന്‍ഗാമിയുടെ വീഴ്ചകള്‍ തിരുത്താനുള്ള ഉറച്ച ചുവടുവെപ്പുകളുമായാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് തുടങ്ങിയത്. പുതുതായി ഒരു ഭരണഘടനാ ബഞ്ചും രൂപവത്കരിക്കാത്തിടത്ത് നിന്ന് സ്ഥിരം ഭരണഘടനാ ബഞ്ചെന്ന സംവിധാനം കൊണ്ടുവന്നിരിക്കുന്നു ജസ്റ്റിസ് ലളിത്. മുഖ്യ ന്യായാധിപ പദവി ഏറ്റെടുത്ത മുറക്ക് സുപ്രീം കോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവിധം ഫുള്‍ കോര്‍ട്ട് മീറ്റിംഗ് വിളിച്ചാണ് ദീര്‍ഘ കാലമായി തീരുമാനിക്കപ്പെടാത്ത കേസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്ത് വിചാരണ നടത്താനുള്ള തീരുമാനമെടുത്തത്. സ്ഥിരം ഭരണഘടനാ ബഞ്ചുകള്‍ രൂപവത്കരിച്ച് സുപ്രീം കോടതിയിലെ എല്ലാ ന്യായാധിപര്‍ക്കും ഏതെങ്കിലുമൊരു ഭരണഘടനാ ബഞ്ചിന്റെ ഭാഗമാകാനുള്ള അവസരവുമുണ്ടാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്. നിലവില്‍ 54 പ്രധാന വ്യവഹാരങ്ങളും 439 അനുബന്ധ വ്യവഹാരങ്ങളും ഭരണഘടനാപരമായി പരിശോധിക്കപ്പെടേണ്ടതായി സുപ്രീം കോടതിയുടെ മുമ്പിലുണ്ടെന്നാണ് കണക്ക്. ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്തതിന്റെ മൂന്നാം നാള്‍ ആഗസ്റ്റ് 29ന് 25 ഭരണഘടനാ കേസുകള്‍ ലിസ്റ്റ് ചെയ്താണ് ഉദയ് ഉമേഷ് ലളിത് തന്റെ ലൈന്‍ വ്യക്തമാക്കിയത്. വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന 300 കേസുകള്‍ ഒക്ടോബര്‍ 11 മുതല്‍ വിചാരണക്കെടുക്കാന്‍ സുപ്രീം കോടതി പോയവാരം തീരുമാനിച്ചതും പുതിയ ദിശാസൂചികയാണ്. 1979 മുതലുള്ള കേസുകള്‍ അക്കൂട്ടത്തിലുണ്ടെന്നാണ് റിപോര്‍ട്ട്. പൂര്‍ണമായ ഭരണഘടനാ ബോധ്യത്തില്‍ നിന്ന് തെന്നിമാറിയ വിധിതീര്‍പ്പുകളാല്‍ മാത്രമല്ല സമീപകാലത്ത് ഇന്ത്യന്‍ ജുഡീഷ്യറി വിമര്‍ശങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. നേരത്തേ തന്നെ ഒരു നിലപാടെന്ന പോലെ കൊണ്ടുനടക്കുന്ന, നിയമ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിലെ കാലവിളംബംകൊണ്ട് കൂടെയാണ്. “ജസ്റ്റിസ് ഡിലേഡ് ഈസ് ജസ്റ്റിസ് ഡിനേഡ്’ എന്ന നിയമ തത്ത്വം നല്‍കുന്ന മുന്നറിയിപ്പ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഏട്ടിലെ പശു മാത്രമാണ്. പലപ്പോഴും വൈകി മാത്രമെത്തുന്ന നീതിന്യായ തീര്‍പ്പുകളുടെ കാര്യത്തില്‍ ഒരു തിരുത്തല്‍ വേളയായി ഹൃസ്വമെങ്കിലും തന്റെ മുഖ്യ ന്യായാധിപ പദവിക്കാലത്തെ ഉപയോഗപ്പെടുത്തുന്നു ജസ്റ്റിസ് യു യു ലളിത് എന്നത് ശുഭോദര്‍ക്കമാണ്. രണ്ട് ന്യായാധിപര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചോ മൂന്നംഗ ബഞ്ചോ ആണ് സുപ്രീം കോടതിയില്‍ കേസുകള്‍ സാധാരണ കേള്‍ക്കാറുള്ളത്. ഭരണഘടനാ പ്രധാനമായ നിയമ വ്യവഹാരങ്ങള്‍ പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചില്‍ കുറഞ്ഞത് അഞ്ച് ന്യായാധിപര്‍ ഉണ്ടായിരിക്കണം. തുടര്‍ന്ന് അഞ്ച്, ഏഴ്, ഒമ്പത് എന്ന നിലയില്‍ തുടര്‍ന്നുപോകുന്നതാണ് ഭരണഘടനാ ബഞ്ചിലെ ന്യായാധിപരുടെ എണ്ണം. ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട കാതലായ നിയമ പ്രശ്‌നം നിശ്ചിത കേസിലുണ്ടാകുക, ഭരണഘടനയുടെ 143ാം അനുഛേദ പ്രകാരം ഒരു നിയമ പ്രശ്‌നത്തില്‍ രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം ആരായുക, ഒരു നിയമ വ്യവഹാരത്തില്‍ സുപ്രീം കോടതിയിലെ ഡിവിഷന്‍ ബഞ്ചോ മൂന്നംഗ ബഞ്ചോ വ്യത്യസ്ത വീക്ഷണ കോണിലൂടെ പരസ്പരം ഏറ്റുമുട്ടുന്ന വിധി പ്രഖ്യാപിക്കുകയും ഉയര്‍ന്ന ബഞ്ചിന്റെ അന്തിമ വിധി ആവശ്യമായി വരികയും ചെയ്യുക, നേരത്തേ മൂന്നംഗ സുപ്രീം കോടതി ബഞ്ച് പുറപ്പെടുവിച്ച വിധിയുടെ കൃത്യതയില്‍ തുടര്‍ന്നുവന്ന മറ്റൊരു മൂന്നംഗ ബഞ്ച് സംശയം പ്രകടിപ്പിക്കുകയും ഉയര്‍ന്ന ബഞ്ചിന്റെ പുനഃപരിശോധനക്ക് ഉത്തരവിടുകയും ചെയ്യുക എന്നീ സാഹചര്യങ്ങളിലാണ് ഭരണഘടനാ ബഞ്ച് രൂപവത്കരിക്കപ്പെടുന്നതും പരിശോധനക്കെടുക്കുന്നതും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണ് ഭരണഘടനാ ബഞ്ച് രൂപവത്കരിക്കാനുള്ള അധികാരം. ഭരണഘടനാ ബഞ്ച് രൂപവത്കരിക്കാനുള്ള തന്റെ അധികാരവും സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപനെന്ന നിലയിലെ ഭരണപരമായ ഉത്തരവാദിത്വങ്ങളും മികച്ച രീതിയില്‍ നിര്‍വഹിക്കാനുള്ള ശ്രമമാണ് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രശംസനീയമാണ് അത്തരം ശ്രമങ്ങള്‍. എന്നാല്‍ അത് ഭരണപരമായ ചുമതലകളുടെ നിര്‍വഹണത്തില്‍ മാത്രം ഒതുങ്ങരുത്. നീതിന്യായപരമെന്നോ ഭരണഘടനാപരമെന്നോ വിശേഷിപ്പിക്കാവുന്ന ഉത്തരവാദിത്വങ്ങള്‍ക്ക് നേരേ കണ്ണടച്ച് ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തും വിധം ഭരണഘടനാ പൊരുളുള്‍ക്കൊള്ളാത്ത വിധികള്‍ പുറപ്പെടുവിച്ചതിന്റെ പേരിലാണല്ലോ സമീപ വര്‍ഷങ്ങളില്‍ നമ്മുടെ നീതിപീഠങ്ങള്‍ നിരന്തരം വിമര്‍ശവിധേയമായിക്കൊണ്ടിരിക്കുന്നത്. നീതി ലഭ്യമാക്കലാണ് നീതിന്യായ സംവിധാനത്തിന്റെ പ്രഥമ ഉത്തരവാദിത്വം തന്നെയും. അതിനാല്‍ നീതി ഉറപ്പ് വരുത്തുന്നതില്‍ എല്ലാ ഭരണകൂട സമ്മര്‍ദങ്ങളും മറികടന്ന് നീതിന്യായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് മാത്രമുള്ള ഇടപെടലുകള്‍ നമ്മുടെ നീതിപീഠങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നിര്‍മാണാത്മക ഇടപെടലുകള്‍ നീതിയെന്ന പരമ ലക്ഷ്യത്തെക്കൂടെ അതിന്റെ പൂര്‍ണതയില്‍ അഡ്രസ്സ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ചോദ്യം: വിചാരമറ്റ അവസ്ഥയാണ് സത്യം. ആ അവസ്ഥ കൈവരണമെന്നു വിചാരിക്കുന്നതും തടസ്സമാണെങ്കില്‍ സാധനാദികളും തടസ്സമാണെന്ന് പറയേണ്ടിയില്ലല്ലോ. മഹര്‍ഷി: ഇവ തടസ്സമായിത്തീരുന്നത് പ്രാരംഭത്തിലല്ല. സാധനാദികള്‍ വിഘ്നങ്ങളെ മാറ്റാനാണ്. ആത്മാവിനെ പ്രാപിക്കാനല്ല. ഒടുവില്‍ സാധനാദികളും തടസ്സമായി ഭവിക്കുമ്പോള്‍ ഈശ്വരശക്തി വെളിപ്പെടും. ആത്മാവു സ്വയം പ്രത്യക്ഷമായിരിക്കും. ചോദ്യം: ആത്മാവിന്‍റെ നില സത്യവും നിത്യവുമാണെങ്കില്‍ എന്തു കൊണ്ടത്‌ മറ്റു കൃത്രിമകാര്യങ്ങളെയെല്ലാം തരംതാഴ്ത്തി മുന്നിട്ടുനിന്ന് സ്വന്തം വൈഭവത്തെ പ്രാകശിപ്പിക്കുന്നില്ലൟ മഹര്‍ഷി: തടസ്സങ്ങള്‍ നിഴലിക്കുന്നത് സാങ്കല്‍പ്പിക കാര്യങ്ങളിലാണ്. അത് വിട്ടാല്‍ ഒരുവന് ചിന്തിക്കാന്‍പോലും മറ്റൊന്നില്ലെന്ന് അറിയുക. നിങ്ങളും ഞാനും മറ്റൊന്നല്ല. ചോദ്യം: ഇതാണ് സത്യം എന്ന് ആവര്‍ത്തിച്ചു കേട്ടിട്ടും അനുഭവത്തില്‍ അത് ദൃഢമായി പതിയുന്നില്ല. അത് മനോബലത്തിന്‍റെ കുറവുകൊണ്ടോ വാര്‍ദ്ധക്യദോഷം കൊണ്ടോ എന്നറിയുന്നില്ല. മഹര്‍ഷി: മനസ്സ് തീവ്രമായി പ്രവര്‍ത്തിക്കുന്നതാണ് മനോബലമെന്നു പറഞ്ഞുവരുന്നു. എന്നാല്‍ ഇവിടെ ചിന്തയില്‍നിന്നും മാറിയിരിക്കുന്നതിനെ മനോബലമെന്നു പറയും. യോഗാനുഭവം മുപ്പതു വയസ്സിനു മുമ്പുണ്ടായില്ലെങ്കില്‍ പിന്നീട് അസാധ്യമെന്നു ചിലര്‍ പറയും. ജ്ഞാനാനുഭവത്തിനു വയസ്സ് പ്രശ്നമല്ല. ആത്മാവ് താനേതാനായ് പ്രകാശിക്കുന്നു. അതിനെ ഉണരാന്‍ തത്വങ്ങളെ അന്വേഷിക്കേണ്ട കാര്യമില്ല. തത്വങ്ങള്‍ 24 എന്നും 96 എന്നും പലര്‍ പലമട്ടില്‍ പറയുന്നു. ആത്മാവായ തന്നെ അറിയാന്‍ അനാത്മാകാരങ്ങളായ തത്വങ്ങളെ അന്വേഷിക്കുന്നതെന്തിന്? സര്‍വ്വത്തിനും സൂക്ഷ്മമായ താന്‍ തത്വങ്ങളെയും കടന്നു നില്ക്കുന്നവനാണെന്നറിയാനാണ് ശാസ്ത്രങ്ങള്‍ തത്വങ്ങളെ അന്വേഷിക്കുന്നത്. എന്നാല്‍ ഒരു യഥാര്‍ത്ഥ മുമുക്ഷു തന്നെ അന്വേഷിച്ചാല്‍ മതിയാവും. മാര്‍ച്ച് 17, 1939 തത്വരായര്‍ തമിഴില്‍ പല ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്‌. അതില്‍ ഒന്നില്‍ താന്‍ ഭൂമിയെ ശയ്യയായും കൌപീനത്തെ വസ്ത്രമായും കൈകളെ ഭിക്ഷാപാത്രമായും ചുമ്മാതിരിക്കുക എന്നതിനെ തൊഴിലായും കൈയ്ക്കൊണ്ടിരിക്കുന്നു, തനിക്കൊരു കുറവുമില്ല, എന്നദ്ദേഹം സസന്തോഷം പാടിയിരിക്കുന്നു. ഭൂമിതന്നെ എന്‍റെ ഇരിപ്പിടം. കാറ്റ് എന്‍റെ ചാമരവും ആകാശം എന്‍റെ മേല്‍വിതാനവും വിരക്തി എന്‍റെ കാമുകിയുമാണ്’ അരുണാചലത്തില്‍ എന്‍റെ ആരംഭകാലത്ത് ഇന്നിവിടെ ഞാനുപയോഗിക്കുന്ന സുഖസാധനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടിടത്ത് ഇരിക്കും, കിടക്കും. അതാണ്‌ സ്വതന്ത്രമായ സുഖജീവിതം. ഈ സോഫായും പുതപ്പും മറ്റും ബന്ധമാണ്. എന്തെന്ന് കേള്‍ക്കാനാരുമില്ലാത്തതാണ് സ്വതന്ത്രത. ഒന്നിനെയും പ്രതീക്ഷിക്കാതിരിക്കുന്നതു പരമസുഖം. അനുഭവത്തിലേ അത് മനസ്സിലാവൂ.
402 395/ആര്‍എ1/2017/തസ്വഭവ 05/07/2018 നിലം നികത്തിയ സ്ഥലത്ത് വീട് വച്ചതിനു ശേഷം 10 വര്‍ഷത്തേക്ക് ഉപയോഗ മാറ്റം വരുത്തരുത് എന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലറുകള്‍ പിന്‍വലിച്ചതിനു സ്പഷ്ടീകരണം 403 358/ഡിഎ2/2018/തസ്വഭവ 02/07/2018 ബഹു .ഹൈ ക്കോടതി മുമ്പാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ലഭിച്ച ശേഷവും ഹാജരാകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് 404 ഡിബി2/210/2018/തസ്വഭവ 02/07/2018 സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെല്‍ത്ത്‌ സെന്റര്‍ എന്നിവിടങ്ങളിലെ ഉച്ച കഴിഞ്ഞുള്ള പ്രവര്‍ത്തനത്തിനു ഡോക്ടര്‍മാര്‍ ,പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കുന്നത്- നിര്‍ദേശങ്ങള്‍ 405 416/ഡിബി1/2018/തസ്വഭവ 26/06/2018 ലൈഫ് മിഷന്‍ പദ്ധതി –ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണം –ഒന്നാം ഗഡു ധന സഹായം വിതരണം സംബന്ധിച്ച് 406 ഡിഎ1 /517/2018/തസ്വഭവ 26/06/2018 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 407 222/ഡിഎ3 /2018/തസ്വഭവ 25/06/2018 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള പദ്ധതിയിലെ അഴിമതി സംബന്ധിച്ച് 408 192/ഡി ബി 2/2018/തസ്വഭവ 23/06/2018 വേനല്‍ക്കാലത്ത് സംസ്ഥാനത്തെ സ്കൂളുകളില്‍ ജല ദൌര്‍ലഭ്യത നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് 409 720/ഡിസി1/2018/തസ്വഭവ 08/06/2018 ആരോഗ്യ ജാഗ്രത -പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം-ഭവന സന്ദര്‍ശനം നടത്തി സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍ 410 ഡിഎ1 /493(1)/2018/തസ്വഭവ 05/06/2018 MGNREGS പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന നിര്‍മാണ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നത് സംബന്ധിച്ച് 411 ഡിഎ1 /493/2018/തസ്വഭവ 02/06/2018 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി –അന്തിമ വാര്‍ഷിക പദ്ധതി 16.06.2018 നകം- സര്‍ക്കുലര്‍ 412 278/ഡിസി1 /2018/തസ്വഭവ 31/05/2018 ആരോഗ്യ ജാഗ്രത - പകര്‍ച്ചപ്പനി പ്രതിരോധ യജ്ഞം 2018 - നഗരസഭാതലത്തില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ 413 ഡിഎ1 /476/2018/തസ്വഭവ 29/05/2018 ബഡ്സ് സ്കൂള്‍ ,വൃദ്ധര്‍ക്ക് കട്ടില്‍ എന്നീ പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം 414 ഡിഎ1 /476/2018/തസ്വഭവ 29/05/2018 നടപടികമം പാലിച്ച് വാലിഡേഷന്‍ ശരിയാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് 415 ഡിഎ3/269/2018/തസ്വഭവ 29/05/2018 തെരുവുവിളക്കുകളുടെ പരിപാലനം –മാര്‍ഗ നിര്‍ദേശം 416 പി.എസ്.2(1)/288/2018/തസ്വഭവ 29/05/2018 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - നഴ്സറികള്‍ സ്ഥാപിച്ച് ഉല്പാദിപ്പിച്ച വൃക്ഷത്തൈകള്‍ നട്ടുപരിപാലിപ്പിക്കുന്നത് സംബന്ധിച്ച്. 417 പി.എസ്.2/288/2018/തസ്വഭവ 29/05/2018 ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 - വൃക്ഷത്തൈ നടല്‍ കര്‍മ്മ പദ്ധതി - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 418 720/ഡിസി1/18/തസ്വഭവ 25/05/2018 ആരോഗ്യ ജാഗ്രത - പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം 2018 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍. 419 ഡി.ബി.1/374/2018/തസ്വഭവ 23/05/2018 ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച്. 420 182/ഡിബി1/18/തസ്വഭവ 23/05/2018 ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്ത്തീകരണത്തിനു മേഖലാ വിഭജനം /നിര്‍ബന്ധ വകയിരുത്തലിനുള്ള നിയന്ത്രണം ഒഴിവാക്കുന്നത് സംബന്ധിച്ച്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
https-www-manoramaonline-com-web-stories-local-features 4difq2l9t6ig8jvkcet0qtsgns 74a7tjsbge3d28nrmejnl6a7hb web-stories https-www-manoramaonline-com-web-stories-local-features-2022 മഴപെയ്തു തണുത്ത കൊച്ചിയെ കലയുടെ കാറ്റും യുവത്വത്തിന്റെ ആഘോഷവും കൊണ്ടു തീ പിടിപ്പിക്കുകയാണു മരട് ഹൈലൈറ്റ് പ്ലാറ്റിനോയിൽ നടക്കുന്ന ഉടോപ്യൻ ഡിസ്ടോപ്യ പ്രദർശനം ആർട്, സയൻസ്, ടെക്‌നോളജി, ഫാഷൻ, സംഗീതം എന്നിവ ഒന്നുചേർന്ന പ്രദർശനം കലയുടെ അനന്ത സാധ്യതകളിലേക്കും ഭാവിയിലേക്കും വാതിലുകൾ തുറന്നിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ, വെർച്വൽ റിയാലിറ്റി തുടങ്ങി ഭാവിയുടെ സാങ്കേതിക വിദ്യകളുമായി കൂട്ടിയിണക്കിയ കലാരൂപങ്ങൾ അടുത്തു കാണാനും അനുഭവിക്കാനും സാധിക്കും. കല കണ്ടിറങ്ങുന്നവർക്ക് എല്ലാം മറന്ന് ആസ്വദിക്കാൻ സംഗീതത്തിന്റെ സായാഹ്നങ്ങളും ഉണ്ട് കലാ രംഗത്തെ പുത്തൻ പ്രവണതയായ എൻഎഫ്ടിയുടെ കേരളത്തിലെ ആദ്യ വിപുലമായ പ്രദർശനം ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കൂടാതെ മ്യൂറൽ, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ എന്നിവയുമുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും സംഗീത പരിപാടിയുണ്ട്. കുട്ടികൾക്കായി പുത്തൻ സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ആക്ടിവിറ്റി കോർണറും ഒരുക്കിയിരിക്കുന്നു. കേരള ടൂറിസം, ഐഎംഎ, കെഎസ്‌ഐഡിസി എന്നിവയുടെ പിന്തുണയോടെയാണു പ്രദർശനം തല കത്തുന്ന ചിന്തയ്ക്കും ഉള്ളു തണുപ്പിക്കുന്ന ആഘോഷത്തിനുമായി ഇവിടേക്കു വരാം. ശനിയാഴ്ച വരെയാണു പ്രദർശനം.
ആളിപ്പടരുന്ന പ്രക്ഷോഭത്തിനിടെ തല മറയ്ക്കാതെ, തലമുടി കെട്ടിയൊതുക്കി പ്രക്ഷോഭകർക്കിടയിലേക്ക് ഇറങ്ങി വരുന്ന നജാഫിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. Web Team First Published Sep 28, 2022, 12:53 PM IST ടെഹ്റാൻ : ഇറാനിൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായ പെൺകുട്ടി കൊല്ലപ്പെട്ടു. ആറ് വെടിയുണ്ടകൾ ഏറ്റാണ് ഹാദിസ് നജാഫി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആളിപ്പടരുന്ന പ്രക്ഷോഭത്തിനിടെ തല മറയ്ക്കാതെ, തലമുടി കെട്ടിയൊതുക്കി പ്രക്ഷോഭകർക്കിടയിലേക്ക് ഇറങ്ങി വരുന്ന നജാഫിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. വയറ്റിലും കഴുത്തിലും ഹൃദയത്തിലും കൈകളിലും നജാഫിക്ക് വെടിയേറ്റിരുന്നു. നജാഫിയുടെ സംസ്കാരത്തിനിടെ അവളുടെ ഫോട്ടോയ്ക്ക് മുമ്പിൽ നിന്ന് വിങ്ങി കരയുന്ന ആളുകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇറാൻ ജനതയുടെ സ്വാതന്ത്രത്തിനായി നജാഫിയെ പോലെ ധീരയായ നിരവധി പേരാണ് സ്വന്തം ജീവൻ നൽകുന്നതെന്ന് ആളുകൾ പെൺകുട്ടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. മഹ്സയ്ക്ക് പിന്നാലെ നജാഫിയുടെ കൊലപാതകത്തിലും പ്രതിഷേധം ഉയരുകയാണ്. ഇറാൻ തെരുവിൽ സെപ്തംബർ 17ന് ആരംഭിച്ച പ്രക്ഷോഭം 11 ദിവസം പിന്നിട്ടിരിക്കുകയാണ്. സെപ്തംബർ 16നാണ് മഹ്സ അമീനി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറാന് പുറത്തും പ്രതിഷേധങ്ങൾ തുടരുകയാണ്. ലണ്ടനിലും നൂറ് കണക്കിന് പേർ പ്രതിഷേധിച്ചിരുന്നു.മഹ്സയുടെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ അപലപിച്ചിരുന്നു. ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22 കാരി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം എന്നത് അംഗീകരിക്കാതെ വിദേശ ഗൂഢാലോചന എന്ന് പറഞ്ഞ് പ്രക്ഷോഭത്തെ തള്ളുകയാണ് ഇറാൻ ഭരണകൂടം ചെയ്യുന്നത്. വിദേശ സോഷ്യൽ മീഡിയ ആപ്പുകളായ വാട്സാപ്പ്, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭത്തിന്റെ വീഡിയോകൾ പുറത്തെത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭകർ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്. പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം മരണ സംഖ്യ 75 ആയിരിക്കുന്നു. സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിൽ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരിക്കുകയുമായിരുന്നു. Read More : 'ഏകാധിപതിയുടെ അന്ത്യം'; ഇറാൻ തെരുവുകളിൽ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍, വിദേശ നിര്‍മ്മിതമെന്ന് ഭരണകൂടം
കരിപ്പൂർ വിമാനത്താവളം പോലെ വലിയ റിസ്‌ക്കുള്ള ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ ‘പാരോ എയർ പോർട്ട്.’ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള രാജ്യമാണ് ഭൂട്ടാൻ. ഭാരതവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഭൂട്ടാൻ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ പറുദീസയാണ്. ഊഷ്മളമായ കാലാവസ്ഥയും ആതിഥ്യമര്യാദയും കൊണ്ട് ലോകമെങ്ങും കീർത്തിപെറ്റ നാട്. ഭൂട്ടാനിലെ പാരോ എയർപോർട്ട് പ്രകൃതിദത്ത സൗന്ദര്യത്തിന്റെ പ്രതീകമാണെന്നുതന്നെ പറയാം. മലനിരകളാൽ ചുറ്റപ്പെട്ട പച്ചപ്പ്‌ നിറഞ്ഞ സ്ഥലത്ത് ഒരു ചെറിയ എയർപോർട്ട്. അതുകൊണ്ടുതന്നെ ഏറെ അപകടകരവുമാണ്. ഈ എയർപോർട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പ്രത്യേക പരിശീലനം സിദ്ധിച്ച പൈലറ്റുമാർ തന്നെ വേണം. ലോകത്തു 8 പൈലറ്റുമാർ മാത്രമാണ് പാരോ എയർപോർട്ടിൽ വിമാനം ഇറക്കാനും ടേക്ക് ഓഫ് ചെയ്യാനും ഇതുവരെ പരിശീലനം നേടിയിട്ടുള്ളവർ. ഇവർക്ക് മാത്രമാണ് ഇവിടെ വിമാനം പറത്താൻ അനുമതിയുമുള്ളൂ. 18000 അടി ഉയരവും ജാനവാസമുള്ളതുമായ മലനിരകൾക്കിടയിലൂടെ പറന്നെത്തുന്ന വിമാനത്തിന് അത്ര ഉയരത്തിൽ നിന്ന് റൺവേ ദൃശ്യമാകുക എളുപ്പമല്ല. ശക്തമായ കാറ്റാണിവിടെ എപ്പോഴുമടിക്കുന്നത്‌. കൂടാതെ ലോകത്തെ ഏറ്റവും ചെറിയ റൺവേയുള്ള (6500 അടി നീളം) എയർ പോർട്ട് കൂടിയാണിത്. ഇത്ര ചെറിയ റൺവേയിൽ നിന്ന് പറന്നുയർന്ന് വലിയ മലനിരകൾ താണ്ടുക എന്നത് സാധാരണ പൈലറ്റുമാർക്ക് അപ്രാപ്യമായ കാര്യമാണ്. ഇവിടെ പകൽ മാത്രമേ വിമാനങ്ങൾക്ക് ലാൻഡിങ് അനുവദിക്കുകയുള്ളു. അതും തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ മാത്രം. രാത്രിയിൽ എമർജൻസി ലാൻഡിങ് വേണ്ടിവന്നാൽ അതിനുള്ള പ്രകാശ സജ്ജീകരണങ്ങൾ ബൃഹത്തായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് അത്യാവശ്യമെന്നു തോന്നുന്ന അടിയന്തര ഘട്ടങ്ങളിൽ മാത്രം. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമാണ് പാരോ. ഒരു വർഷം മുപ്പതിനായിരം ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. ബുദ്ധ എയർലൈൻസ് ആണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. മിക്കയാൾക്കാരും ചെറുവിമാനങ്ങളിൽ ഇവിടെനിന്നു അയൽരാജ്യമായ ഇന്ത്യയിലെത്തി അവിടെനിന്നു മറ്റുഭാഗങ്ങളിലേക്കു പോകുകയാണ് പതിവ്. ‘പാരോ ചൂ’ എന്ന നദിക്കരയിലെ പാരോ എന്ന ഗ്രാമത്തിനടുത്താണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് എയർ പോർട്ടിന് പാരോ എന്ന പേര് വീണുകിട്ടിയതും…. Related Posts More News ലേറ്റസ്റ്റ് ന്യൂസ് അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്; പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്; താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുക... ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […] Delhi ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച കാമുകി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […] കേരളം ശക്തമായ രോഗപ്രതിരോധ സംവിധാനവും ആരോഗ്യമുള്ള എല്ലുകളും വേണമെങ്കിൽ വിറ്റമിൻ ഡി ആവശ്യമാണ്; കുട്ടികൾക്ക് വിറ്റാമിൻ ഡി പ്രധാനമാകുന്നത് എന്തുകൊണ്ട്?.. വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […] ലേറ്റസ്റ്റ് ന്യൂസ് ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറൽ സങ്കൽപ്പം ... തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […] Chennai ഓഷ്യൻ സാറ്റ്- 3 വിക്ഷേപിച്ചു; പിഎസ്എൽവി- സി54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം, ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു ! ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […] ലേറ്റസ്റ്റ് ന്യൂസ് രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുന്നു, സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ട്‌; വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു. Current Politics വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴ... കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […] കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] തിരുവനന്തപുരം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] Load More Don't Miss കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫുട്ബോൾ മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] പൊളിറ്റിക്‌സ് മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] ദേശീയം ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊളിറ്റിക്‌സ് തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] കേരളം മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […] ദേശീയം എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്, ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം; ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ... ഡല്‍ഹി: 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് […]
ചൈനയിലെ [[ജ്യോതിശാസ്ത്രം]], പാചകവിധികൾ, ആയോധനകലകൾ എന്നിവയിലെല്ലാം താവോയിസത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാം. {{reli-stub|Taoism}} [[ലാവോസി]] (ബി.സി. 604-517) ആണ് താവോ മതസ്ഥാപകൻ.<ref>http://www.religionfacts.com/taoism/fastfacts.htm</ref> 'ചൈനയിലെ ബുദ്ധൻ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 'താവോ' എന്ന ചൈനീസ് വാക്കിന് 'മാർഗം' എന്നാണ് അർഥം. 'താവോമതം''ദൌ മതം'',എന്നിങ്ങനെയും താവോയിസം വ്യവഹരിക്കപ്പെടുന്നുണ്ട്. അതിപ്രാചീനമായ സാംസ്കാരിക പാരമ്പര്യം സ്വായത്തമായുള്ള ചൈനക്കാരുടെ ആദ്യകാല മതവിശ്വാസങ്ങളിൽപ്പോലും ആധ്യാത്മികതയുടെ ഭാസുരഭാവങ്ങൾ കാണാൻ കഴിയും. പ്രപഞ്ചത്തിന് കാരണവും നിയാമകവുമായ ഒരു സത്തയെ സർവശക്തൻ, മോക്ഷം, മാർഗം തുടങ്ങിയ വ്യത്യസ്ത പേരുകളിൽ അവർ അംഗീകരിച്ചിരുന്നതായി താവോ തേ കിങ് എന്ന പ്രാമാണിക ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. തേ എന്ന പദം ധർമത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ കാലഘട്ടം ചൈനയിലെ 'തേയുടെ യുഗം'എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്, അറിവിന് യാതൊരു വിലയും കല്പിച്ചിരുന്നില്ല. ജോലിക്കായി ആരെയും എവിടെയും നിയമിച്ചിരുന്നുമില്ല. ഉന്നതന്മാരെന്നോ അധമന്മാരെന്നോ ഭേദവുമില്ലായിരുന്നു. ജനങ്ങൾ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചിരുന്നു. അവർ ഋജുബുദ്ധികളും സദാചാരനിഷ്ഠരും സത്ഗുണസമ്പന്നരുമായിരുന്നു. വിശ്വാസ്യത എന്തെന്ന് പ്രത്യേകം പഠിക്കാതെതന്നെ ജനങ്ങൾ പരസ്പരം വിശ്വസ്തത പുലർത്തിപ്പോന്നു. ഈ കാലഘട്ടമാണ് ലാവോസി എന്ന പ്രഥമ ഗുരുവിന്റെ ഉപദേശത്തോടെ താവോമതത്തിന്റെ തത്ത്വസംഹിതയ്ക്ക് അടിത്തറ പാകിയത്. [[File:Incense taiwan temple fu dog.jpg|alt=|thumb|A Taoist Temple in [[Taiwan]], showing elements of the [[Jingxiang]] religious practice and sculptures of [[Dragon]] and [[Chinese guardian lions|Lion]] guardians]] ലാവോസി (ബി.സി. 604-517) [[കൺഫ്യൂഷ്യസ്|കൺഫ്യൂഷ്യസിന്]] (ബി.സി. 551-470) മുമ്പ് ജീവിച്ചിരുന്ന പ്രഥമഗണനീയനായ വേദാന്തിയായിരുന്നു. 'ലാവോസി'എന്ന ചൈനീസ് പേരിന് 'പ്രഥമ ഗുരു'എന്നാണ് അർഥം. ഇദ്ദേഹം രചിച്ച താവോ തേ കിങ്ങിൽ 'താവോ' എന്നും 'തേ' എന്നും രണ്ട് ഭാഗങ്ങളിലായി അയ്യായിരത്തിനുമേൽ വാക്കുകളുള്ള വിശ്വാസപ്രമാണങ്ങൾ ആണ് ചർച്ച ചെയ്തിരിക്കുന്നത്. വെറും ശുഷ്കമായ ഒരു വേദാന്തഗ്രന്ഥമായി ഇതിനെ കരുതാനാവില്ലെന്നും മഹനീയമായ നിരവധി ഗുണപാഠങ്ങളടങ്ങിയ വിശിഷ്ട തത്ത്വശാസ്ത്രഗ്രന്ഥമായാണ് ഇതിനെ കാണേണ്ടതെന്നുമാണ് ലാവോസി അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതിലെ 'താവോ'യും 'തേ'യും ജീവശക്തി വഹിക്കുന്നു എന്നാണ് സങ്കല്പം. അവയെ രണ്ടിനെയും ഉൾക്കൊള്ളുവാൻ കഴിവുള്ള ഗ്രന്ഥമായ 'കിങ്' എന്ന മൂന്നാം ഭാഗവും കൂടെ ചേർക്കുമ്പോൾ മാത്രമേ ഗ്രന്ഥത്തിനു പൂർണത ലഭിക്കുന്നുള്ളൂ. ചൈനക്കാർ നിത്യജീവിതത്തിൽ മാർഗദർശകമായി കരുതിയിരിക്കുന്നത് ഈ ഗ്രന്ഥത്തെയാണ്. ലാവോസി പഠിച്ച പഴയ പ്രമാണങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട് വിരചിച്ച ഈ ഗ്രന്ഥത്തിൽ, ചൈനക്കാർ അതിപുരാതനകാലം മുതൽ ആരാധിച്ചുപോന്ന പ്രപഞ്ച പ്രതിഭാസമായ താവോയിലേക്ക് എല്ലാ ചിന്തകളേയും കേന്ദ്രീകരിക്കുന്നതിന് ആഹ്വാനം ചെയ്തു. ലാവോസിയുടെ ചിന്തകളുടെയെല്ലാം സ്ഥായീഭാവവും സ്വരവും താവോ(മാർഗം), തേ(ധർമം) എന്നീ രണ്ടേ രണ്ടു പദങ്ങളാണ് (way and virtue). സർവവും ഇതിലടങ്ങിയിരിക്കുന്നു. താവോയിലും തേയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങൾ പ്രപഞ്ചഘടനയുടെതന്നെ ഘടകങ്ങളാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് അവയ്ക്ക് രൂപഭേദങ്ങൾ വന്നുചേരുന്നു എന്നുമാത്രം. താവോ മതത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലാവോസി പറയുന്നതിപ്രകാരമാണ്. "പ്രകൃതിയിലെ എല്ലാ വസ്തുക്കളും ശാന്തമായി പെരുമാറുന്നു. അവ നിലനില്ക്കുകയും ഒന്നും സമ്പാദിക്കാതിരിക്കുകയും ചെയ്യുന്നു. അവയുടെ കർത്തവ്യം നിറവേറ്റുകയും അവകാശങ്ങൾ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും അവരവരുടെ ജോലി നിർവഹിച്ചു വരുന്നതുപോലെ തിരിച്ചുപോകുന്നതും നമ്മൾ കാണുന്നു. അവ പരിപൂർണതയിലെത്തി ഉദ്ഭവസ്ഥാനത്തു തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഉദ്ഭവത്തിലേക്കു മടങ്ങുക എന്നതിന് നിത്യ വിശ്രമം അഥവാ നിയതിയിലേക്കുള്ള നിവൃത്തി എന്നാണർഥം. ലാവോസി മഹത്തായ പ്രപഞ്ചശക്തി(The great Universal Mother)യെക്കുറിച്ച് പൂർണമായും ബോധവാനായിരുന്നു. പ്രകൃതി മനുഷ്യനേയും ജീവിതത്തേയും ലഘുവും ശാന്തിമയവുമായാണ് രൂപവത്കരിച്ചിരിക്കുന്നത്. അന്നത്തെ ലോകം സുഖപ്രദമായിരുന്നു. എന്നാൽ മനുഷ്യൻ വിജ്ഞാനം ആർജിച്ചുതുടങ്ങിയതോടെ ജീവിതം സങ്കീർണവും ദുരിതപൂർണവുമായിത്തീർന്നു എന്നാണ് താവോയിസ്റ്റ് ചിന്താഗതി വെളിവാക്കുന്നത്. പ്രകൃതിയുടെ നിത്യനിരാമയമായ നിയമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് അഥവാ താവോയെ പ്രാപിക്കലാണ് താവോയിസത്തിന്റെ പരമപ്രധാനമായ പ്രമാണം. പ്രകൃതിയുടെ പൊതുതത്ത്വങ്ങളിൽ നിന്നാണ് ലാവോസി ഒരു തീരുമാനത്തിലെത്തുന്നത്. വിവിധവും വിചിത്രവുമായ പ്രകൃതിയുടെ പ്രക്രിയകളിൽ അവധാര്യമല്ലാത്ത ഒരു പരമയാഥാർഥ്യം അടങ്ങിയിട്ടുണ്ട്. അതാകട്ടെ സ്വയം പ്രത്യക്ഷപ്പെടുകയാണു ചെയ്യുന്നത്. ഈ പരമപ്രധാന തത്ത്വത്തിന്, പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളിലും അന്തർലീനമായിരിക്കുന്ന ഈ ശക്തിവിശേഷത്തിന് താവോ അഥവാ 'തായോ' എന്നു പേരിട്ടിരിക്കുന്നു. 'തായോ' എന്താണ്? എന്ന അന്വേഷണത്തിന് പ്രസിദ്ധ താവോയിസ്റ്റായ ഹ്വായി നാന്റ് ദ്സു (Haui Nant tsu) നല്കുന്ന വിശദീകരണം "സ്വർഗങ്ങൾക്ക് സഹായകവും ഭൂമിയെ ഉൾക്കൊള്ളുന്നതും സീമയോ പരിധിയോ ഇല്ലാത്തതും സമസ്ത ചരാചരങ്ങളെയും വലയം ചെയ്തു നില്ക്കുന്നതും അരൂപിയും ആണ്'' എന്നാണ്. താവോ ദർശനത്തിന് 'പ്രകൃതിവാദദർശന'മെന്ന പേരും പറയാവുന്നതാണ്. ഒരു തരത്തിലുള്ള നൈഷ്കർമ്യമാണ് താവോയിസ്റ്റുകളുടെ ആദർശം. സംഭവങ്ങളുടെ ഗതിവിഗതികൾ നിർന്നിമേഷരായി നോക്കിനില്ക്കുകയല്ലാതെ, അതിലിടപെടുന്നതിനു ശ്രമിക്കാറില്ല എന്നതാണ് ഇവരുടെ രീതി. വിജ്ഞാന സമാഹരണത്തേയും ബുദ്ധിജീവികളേയും രാഷ്ട്രത്തിന്റെ ബദ്ധശത്രുക്കളായി കരുതുന്ന ഈ സിദ്ധാന്തത്തിനോട് കൺഫ്യൂഷ്യസിന് യോജിക്കാൻ കഴിയാതെവന്നപ്പോഴാണ് ചൈനയിൽ കൺഫ്യൂഷ്യനിസം രൂപംകൊണ്ടത്. ലാവോസിയുടെ ശിഷ്യനായിരുന്ന ചുവാങ് സുവും താവോ ഗ്രന്ഥം രചിച്ചിട്ടുണ്ട് 'വൂ വൈ' (Wu-wei) എന്നറിയപ്പെടുന്ന 'തേ'യുടെ പ്രായോഗിക ധർമത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്, യുഗാന്തരങ്ങളായുള്ള വിജ്ഞാനത്തെയാണ് തേ പ്രതിനിധീകരിക്കുന്നതെന്നാണ്. ജീവിതചര്യയിൽ അവശ്യം വേണ്ട പരമതത്ത്വമായി സ്വീകരിച്ചിട്ടുള്ള 'വൂ വൈ'കൊണ്ട് വ്യവഹരിക്കുന്നത് ക്ളേശരഹിതം, സഹകരണ രഹിതം, പ്രയത്നരഹിതം എന്നിങ്ങനെയുള്ള നിഷ്ക്രിയത്വത്തെയാണ്. പ്രകൃതിയുടെ ദൈനംദിന കർമങ്ങളിൽ ഒരുതരത്തിലും തടസ്സപ്പെടുത്താതിരിക്കലാണ് അർഥമാക്കുന്നത്. വൂ വൈ-യെ സർഗാത്മക ശക്തിയായാണ് താവോയിസ്റ്റുകൾ പരിഗണിക്കുന്നത്. നിശ്ശബ്ദതയും എളിമയും ഏകാന്തതയും ആധ്യാത്മിക ജീവിതത്തിന്റെ ഉന്നതിക്കുള്ള മാർഗങ്ങളായും ഇവർ കരുതിപ്പോന്നു. ആന്തരിക ജ്ഞാനത്തേയും ഇച്ഛാശക്തിയേയും വെളിപ്പെടുത്തുന്ന ഒന്നാണ് വൂവൈ. പ്രകടനങ്ങളിലും ഉദ്ദേശ്യങ്ങളിലും വിശ്വസിക്കാത്തവരാണ് താവോയിസ്റ്റുകൾ. നിഷ്ക്രിയത്വം അഥവാ ഒന്നും ചെയ്യാതിരിക്കലല്ല, പ്രകൃതിക്കൊത്ത് ജീവിക്കാനും സർവഭൂതങ്ങളോടും സമഭാവന കൈക്കൊള്ളാനുമാണ് താവോയിസം ആഹ്വാനം ചെയ്യുന്നത്. വിജ്ഞാനത്തിൽ നിന്നു പിന്തിരിഞ്ഞ് ആഗ്രഹങ്ങൾ പരിത്യജിച്ച് ഇഹപരങ്ങളുടെ ലക്ഷ്യമായ താവോ തേ-യെ യോഗികൾ ആശ്രയിക്കുന്നു. [[File:YingSinKoonTemple.JPG|alt=|thumb|A Taoist Temple in [[Hong Kong]]]] കലങ്ങിയ വെള്ളം സ്വച്ഛമായിക്കിടന്നാൽ തെളിയുന്നതു പോലെ, അറിവുകൊണ്ടു മനസ്സിനെ മലീമസമാക്കാതിരുന്നാൽ മനസ്സ് പരിശുദ്ധമായിരിക്കുമെന്നാണ് താവോയിസ്റ്റുകളുടെ വിശ്വാസം. സാധാരണക്കാരുടെ ദൈനംദിനജീവിതത്തിൽ ഗണ്യമായ സ്വാധീനത ചെലുത്തിയിരുന്ന ഈ പ്രസ്ഥാനം നൂറ്റാണ്ടുകൾ കഴിഞ്ഞ് മതപരിവേഷം കൈക്കൊള്ളുകയും നാട്ടിലെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അധഃപതിക്കുകയും ചെയ്തു. 11-ാം ശ. ആയപ്പോൾ ഈ സിദ്ധാന്തം ആചാരജഡിലവും മന്ത്രവാദപ്രധാനവുമാവുകയും പുരോഹിതന്മാർ നിയന്ത്രിക്കുന്ന അന്ധമായ ഒരു മതവിശ്വാസമായി പരിണമിക്കുകയും ചെയ്തു. കൺഫ്യൂഷ്യനിസവും താവോയിസവും വ്യതിരിക്ത മതശാഖകളായി മാറുകയും വ്യത്യസ്ത പഥങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു. [[ബുദ്ധമതം]] [[ചൈന|ചൈനയിൽ]] അതിവേഗം പ്രചരിക്കാൻ തുടങ്ങിയതോടെ താവോയിസം ബുദ്ധമതത്തിൽ വിലയം പ്രാപിച്ച് വിസ്മൃതിയിൽ ലയിച്ചു.
ഡബിൾ ഒളിമ്പിക് നഗരമായ ബീജിംഗിൽ സ്ഥിതി ചെയ്യുന്ന ബെയ്‌ജിംഗ് ഗോൾഡൻ കളർ ടെക് കോ., ലിമിറ്റഡ് 2005-ൽ സ്ഥാപിതമായി.ഗവേഷണ വികസനവും ഉൽപ്പാദനവും സമന്വയിപ്പിക്കുന്ന ഒരു ഹൈടെക് കമ്പനിയാണ്.ലിക്വിഡ് ഡിസ്ട്രിബ്യൂഷൻ, ഓട്ടോമേഷൻ ടെക്‌നോളജി, പ്രൊഡക്ഷൻ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ്, പ്രൊഡക്ഷൻ എന്നിവയിൽ വർഷങ്ങളോളം പ്രതിജ്ഞാബദ്ധമാണ്.കെമിക്കൽ, കോട്ടിംഗ്, പ്രിന്റിംഗ്, പാക്കേജിംഗ്, പ്രിന്റിംഗ്, ഡൈയിംഗ്, ലെതർ, എസ്സെൻസ്, മറ്റ് ഫീൽഡുകൾ എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ഉൽപ്പന്നങ്ങൾ.നൂതനവും പ്രായോഗികവുമായ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും നൽകുന്നതിന് ഭൂരിഭാഗം ആഭ്യന്തര, വിദേശ ഉപയോക്താക്കൾക്കായി പരിചയസമ്പന്നരായ പ്രൊഫഷണൽ ടീമിന്റെ ഒരു ഗ്രൂപ്പ് രൂപീകരിച്ചു.തെക്കുകിഴക്കൻ ഏഷ്യ, ഫ്രാൻസ്, ജർമ്മനി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, അമേരിക്ക, മറ്റ് രാജ്യങ്ങൾ, പ്രദേശങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഞങ്ങളുടെ പങ്കാളികൾ, ഉൽപ്പന്ന ഏജന്റുമാരും വിൽപ്പനാനന്തര സേവന ഔട്ട്‌ലെറ്റുകളും സജ്ജീകരിച്ച്, യഥാർത്ഥത്തിൽ വിൽപ്പനാനന്തരം ചെയ്യുന്നു ആശങ്കയില്ലാത്ത. കമ്പനിയുടെ സ്വതന്ത്ര ഗവേഷണവും കമ്പ്യൂട്ടർ നിയന്ത്രണ സോഫ്‌റ്റ്‌വെയറിന്റെ വികസനവും, മാനുഷിക പിശകുകൾ വളരെയധികം ഇല്ലാതാക്കുന്നു;കമ്പ്യൂട്ടർ നിയന്ത്രണത്തിന്റെ കമ്പനിയുടെ വികസനം, മനുഷ്യ പിശകുകൾ വളരെയധികം ഇല്ലാതാക്കുന്നു;കൂടുതൽ വർണ്ണ തിരഞ്ഞെടുപ്പ് നൽകുന്നതിന് ശക്തമായ ഡാറ്റാബേസ്;ആസൂത്രിതമായ ഉൽപ്പാദനവും തത്സമയ ഉൽപ്പാദന പ്രവർത്തനങ്ങളും ഉൽപ്പാദന സമയം കുറയ്ക്കുന്നു;ശക്തമായ മാനേജ്മെന്റ് പ്രവർത്തനം, QC പ്രവർത്തനം ഫലപ്രദമായി കുറയ്ക്കുക;വർണ്ണ പൊരുത്തത്തിന്റെ കൃത്യത ഉറപ്പുനൽകുകയും നിറത്തിന്റെ പുനരുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുക.അസംസ്കൃത വസ്തുക്കളുടെയും പൂർത്തിയായ ഉൽപ്പന്നങ്ങളുടെയും യുക്തിസഹമായ ആസൂത്രണവും സ്റ്റോക്ക് കുറയ്ക്കലും;ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും തൊഴിൽ ചെലവ് കുറയ്ക്കുകയും ചെയ്യുക;കൃത്യമായ ഉൽപ്പാദനം കണ്ടെത്തൽ ഉറപ്പാക്കുക;മലിനീകരണം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക പരിസ്ഥിതി സംരക്ഷണ ആവശ്യകതകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, പെയിന്റ് നിർമ്മാണ വ്യവസായത്തിന്റെ പരിസ്ഥിതി സംരക്ഷണ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.കണ്ടെയ്നർ ക്ലീനിംഗ്, പൈപ്പ്ലൈൻ ഉപകരണങ്ങൾ വൃത്തിയാക്കൽ എന്നിവയുടെ ഇന്റർമീഡിയറ്റ് പ്രക്രിയ കാരണം, പരമ്പരാഗത ഉൽപ്പാദന മോഡ് അനിവാര്യമായും മാലിന്യ ദ്രാവകങ്ങൾ ഉത്പാദിപ്പിക്കുന്നു, ഇതിന് ഉയർന്ന വില ആവശ്യമാണ്.കൃത്യമായ ഉൽപ്പാദനം കണ്ടെത്തൽ ഉറപ്പാക്കുക;മലിനീകരണം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക. എല്ലാ ഉൽപ്പന്നങ്ങൾക്കും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും, കൃത്യത മെച്ചപ്പെടുത്താനും, അധ്വാനം കുറയ്ക്കാനും, അസംസ്കൃത വസ്തുക്കളുടെ മാലിന്യങ്ങൾ കുറയ്ക്കാനും, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, പരമാവധി പ്രയോജനം നേടാനും കഴിയും. പങ്കാളി Beijing Golden Colour Tech Co., Ltd., ഡിജിറ്റൽ ഇന്റലിജൻസിന്റെ പുതിയ പ്രവണതയെ നയിക്കുന്നതിനും വ്യവസായത്തിന് നൂതന സാങ്കേതികവിദ്യയും സമഗ്രമായ പരിഹാരങ്ങളും നൽകുന്നതിനും "പ്രാഗ്മാറ്റിക് ഇന്നൊവേഷൻ, കൃത്യവും കാര്യക്ഷമവും മൊത്തത്തിലുള്ള പരസ്പരബന്ധവും" എന്ന ബിസിനസ്, ഉൽപ്പന്ന ആശയം വഴി നയിക്കപ്പെടുന്നു. ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക! ഞങ്ങളെ കുറിച്ച് സെയിൽസ് നെറ്റ്‌വർക്ക് ഞങ്ങളെ ബന്ധപ്പെടുക ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
"ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ " ഗൗരിയെ കണ്ട് വിച്ചു പറഞ്ഞു. "പോ ഏട്ടാ... കളിയാകാതെ " ഗൗരി. "അല്ലടി മോളേ സുന്ദരിയായിട്ടുണ്ട് " വസുന്ധര ( വല്യമ്മ 1 ) കണ്ണിൽ നിന്ന് കരിയെടുത്ത് ഗൗരീടെ ചെവിക്ക് പുറകിൽ തേച്ചു. വാസുദേവൻ നിറഞ്ഞുവന്ന കണ്ണ് ആരും കാണാതെ തുടച്ചു. " ബാ പൂജ തുടങ്ങാൻ സമയമായി. ഗൗരി ന്റെ കൂടെ വാ..... നിങ്ങൾ അങ്ങോട്ട് നടന്നോ... " മുത്തശ്ശൻ. അവർ ഒരു തൂക്കുവിളക്കുമായി നടന്നു. വാസുദേവനും ദേവകിയും പൂജാമുറിയിൽ നിന്ന് ഒരു മുറിയിലേക്ക് കടന്നു. താഴോട്ട് തടികൊണ്ടുള്ള പടികൾ ഇറങ്ങി വേറെ ഒരു മുറിയിൽ വന്നു. അവിടെന്ന് വല്യപൂട്ടൊടെ ഉള്ള വാതിൽ തുറന്ന് വാസുദേവൻ അകത്തേക്ക് കേറി. അവിടെ ദേവി വിഗ്രഹത്തിന്റെ മുമ്പിൽ കത്തികൊണ്ടിരിക്കുന്ന കെടാവിളക്കിൽ നിന്ന് തിരിയിലേക്ക് ദീപം പകർന്നു. ദേവകിയാണ് കെടാവിളക്ക് തെളിയിക്കുന്നത് . വന്നവഴിയിൽ കൂടി തിരിച്ചുവന്ന് അവർ കാവിലേക്ക്‌ നടന്നു. ഏക്കറുകളായി പരന്നു കിടക്കുന്ന കാവിന്റെ ഉള്ളിലേക്ക് അന്നും ഇന്നും ആരും കടക്കാറില്ല രണ്ടുപേർ ഒഴിച്ച്. കാവിൽ നാഗരാജാവ് ആദിശേഷനായ അനന്തനും നാഗയക്ഷിയും സർപ്പരാജാവ് വാസുകിയുമാണ് പ്രതിഷ്ട. കേറി ചെല്ലുന്നത് നാഗരാവിന്റെ അടുത്താണ്. അവിടുന്നു കുറച്ചുമാറി സർപ്പരാജാവും. കാവിൽ പന്തൽ ഇട്ടിട്ടുണ്ടായിരിന്നു. അതിൽ പാലകൊമ്പും കുളവാഴയും കൊണ്ട് അലങ്കരിച്ചു. കുരുത്തോല കവിനുചുറ്റും തൂക്കി. അരിപ്പൊടിയും മഞ്ഞൾപൊടിയും കരിപൊടിയും വാകപ്പൊടിയും കൊണ്ട് കളമെഴുതി . അതിൽ കരികൊണ്ട് പിണഞ്ഞുകിടക്കുന്ന നാഗത്തിന്റെ രൂപം വരച്ചിരുന്നു. കാവിലേക്ക് നടന്നു വരുന്ന ഗൗരിയിലാരുന്നു എല്ലാരുടെയും കണ്ണ്. നാട്ടുകാരിൽ പ്രായമായ ചിലർക്ക് നടന്നു വരുന്നത് ദേവിയാണെന്ന് തോന്നി. ഗൗരി കാവിലെ മണ്ണിൽ ചവിട്ടിയതും ഒരു തുളസി കതിരിന്റെ മണമുള്ള കാറ്റ് അവളെ തഴുകി പോയി. ചെറുതായി മഴ ചാറി. പാല മരം ആടിയുലഞ്ഞു. കുളത്തിലെ വെള്ളം തിളച്ചു മറിഞ്ഞു കുമിളകൾ വന്നു. ഗൗരി ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഒരു കരിമൂർഖൻ അവളുടെ മുന്നിൽ തടസമായി വന്നു . അത് പത്തി വിടർത്തി അവളുടെ മുന്നിൽ നിന്നു . ഗൗരി ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അതിനെ നോക്കി ഗൗരിയുടെ കണ്ണിലേക്കു നോക്കിയാ അത് പത്തി താഴ്ത്തി കാവിന്റെ ഉള്ളിലേക്ക് ഇഴഞ്ഞു പോയി. ഗൗരിയുടെ മനസ്സിൽ പല ചിത്രങ്ങൾ മിന്നിമാഞ്ഞു കൂടെ മഹിയുടെ മുഖവും. ഗൗരി നാഗത്തറയിൽ വിളക്ക് വെച്ചു കണ്ണുകൾ അടച്ചു തൊഴുതു. അവളുടെ മനസ്സിൽ താൻ കണ്ട സ്വപ്‌നങ്ങൾ ഓർമ്മവന്നു. അതിൽ തന്റെ കൂടെയുള്ള യുവാവ് മഹിയുടെ മുഖച്ഛായ ആണെന്ന് ഗൗരി മനസിലാക്കി. ഗൗരിയുടെ മേലേക്ക് സർപ്പഗന്ധി പൂക്കളും ചെമ്പക പൂക്കളും വീണു. സർപ്പ പുറ്റിൽ നിന്ന് ഇഴഞ്ഞു വന്ന ശേഷനാഗം പത്തി വിടർത്തി ഇരുന്നു അതിന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു. കാണാൻ കാത്തിരുന്ന ആളെ കണ്ടപോലെ. അപ്പോഴും സർപ്പഗന്ധിപൂക്കൾ പൊഴിയുന്നുണ്ടായിരുന്നു. കണ്ണടച്ച് നിന്നതിനാൽ ഗൗരി നാഗത്തെ കണ്ടില്ല മറ്റുള്ളവരും. പന്തലിന്റെ കന്നി മൂലയിൽ ഗണപതി ഹോമം ബ്രഹ്മദത്തൻ ചെയ്‌തു. നാഗത്തിന്റെ ശിൽപ്പത്തിൽ ബ്രഹ്മദത്തൻ നൂറും പാലും പാൽപ്പായസവും മഞ്ഞളും നേദിച്ചു. ഗൗരി വിളക്ക് കത്തിച്ചതോടെ കാവിലെ കൽവിളക്കുകളിൽ ഓരോരുത്തരായി കത്തിച്ചു. പുള്ളുവൻ പാട്ട് ആരംഭിച്ചതോടെ കളത്തിന്റെ അടുത്ത് നിന്ന ഒരാൺകുട്ടിയും പെൺകുട്ടിയും കൈയിൽ കവുങ്ങിന്റെ പൂക്കുലമായി കളത്തിൽ ഇരുന്നു. പാട്ടിനൊപ്പം അവർ തുള്ളി. എല്ലാപൂജയും കഴിഞ്ഞ് അവർ ഇശ്വരമഠത്തിലേക്ക് നടന്നു. "ഞാൻ ഇവിടെ നേരത്തെ വന്നിട്ടില്ലല്ലോ പിന്നെ എങ്ങനാ ഇവിടം..... നല്ല കണ്ടു പരിയം"". ഗൗരി കാവിന്റെ അകം കണ്ട് ചിന്തിക്കുവാണ്. എന്നും തന്നെ ഉണർത്തുന്ന ഒരുമിച്ചു നിൽക്കുന്ന ചെമ്പകമരത്തിന്റെയും പരിജാതത്തിന്റെയും ഇലഞ്ഞിയുടെയും അടുത്തേക്ക് ഗൗരി നടന്നു. അതിന്റെ നടുക്കായി ഇരിക്കാൻ പാകത്തിന് ഒരു താടിയും ഉണ്ട്. അവൾ പതിയെ മരത്തിൽ തൊട്ടു. അതിന് ഉത്തരമെന്നോണം അവ പൂക്കൾ പൊഴിച്ചു. അതിനെ തലോടുന്നതിന്റെ ഇടയിൽ എന്തോ എഴുതിയതിൽ അവളുടെ കൈപതിഞ്ഞു. ഇരുട്ടിയതിനാൽ അവൾക്ക് അത് കാണാൻ കഴിഞ്ഞില്ല. അവൾ കുറച്ചു നേരം ആ മരങ്ങളുടെ ഇടയിൽ അതിന്റെ സുഗന്ധവും ആസ്വദിച്ചു കണ്ണുകൾ അടച്ചു നിന്നു. "ഗൗരി.... " ഗൗരിയെ തിരക്കി വന്ന ലക്ഷ്മി കാണുന്നത് മരത്തിന്റെ അടുത്ത് നിൽക്കുന്ന ഗൗരിയെയാണ്. " ഇവിടെ നിൽക്കുവാണോ.... രാത്രിയായി ... ഇതിന്റെ ചോട്ടിൽ വല്ല ഇഴജന്തുക്കളും കാണും.. വാ.. ഇങ്ങോട്ട് .... " അവർ ഗൗരിയെ കൈയിൽ പിടിച്ചു നടന്നു. ഗൗരി ഒന്നും കൂടി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ലക്ഷ്മിയോടൊപ്പം നടന്നു. അവളുടെ തലയിൽ ഒരു ചെമ്പകപ്പൂ സ്ഥാനം പിടിച്ചിരുന്നു. 💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿 ഇതേ സമയം ആകാശത്തിൽ പൂർണ്ണചന്ദ്രനെയും നോക്കി മനസ്സിൽ ഗൗരിയെ ഓർത്തിരിക്കുവായിരുന്നു മഹി. " തന്നെ ആകർഷിക്കുന്ന ആ കണ്ണുകളെയാണ്‌ താൻ ആദ്യം കാണാൻ തുടങ്ങിയത് അതും സ്വപ്നത്തിൽ. അവളുടെ ദേഷ്യവും കുറുമ്പും തനിക്ക് പ്രിയമായിരുന്നു എന്ന് ആരോ ഹൃദയത്തിൽ ഇരുന്ന് പറയുന്നപോലെ... അതുകൊണ്ടാണ് അവളോട് ചുമ്മ ദേഷ്യപെടുന്നത്. " അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "എന്താണു മോനെ മാഹിക്കുട്ടാ.. നിലാവ് നോക്കി പുഞ്ചിരിക്കുന്നത്. " ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്ന മാഹിയെ കണ്ട് മാളു ഒരാക്കൽ മട്ടിൽ ചോദിച്ചു. ഒരു ചെമ്പകത്തിന്റെ മണമുള്ള ഇളം കാറ്റ് അവരെ തഴുകി പോയി. "ഏട്ടാ... ഇവിടെ ചെമ്പകം ഇല്ലല്ലോ പിന്നെ ഈ മണം വന്നതെങ്ങനാ... " മാളു താടിയിൽ വിരൽ ഊന്നി പറഞ്ഞു. മഹി അവളെ നോക്കി ചിരിച്ചു. "എന്നെ കാണാൻ വല്ല ഗന്ധർവ്വനും വന്നതായിരിക്കും ... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് രാത്രിയിൽ പെൺകുട്ടികളെ കാണാൻ ഗന്ധർവ്വൻ വരുമെന്ന് " മാളു സന്തോഷത്തിൽ പറഞ്ഞു. "പിന്നെ..... ഗന്ധർവ്വൻ.... ഹ് മ്... " മഹി മാളൂനെ നോക്കി പുച്ഛിച്ചു. "എന്താ... എനിക്കൊരു കുറവ്... " മാളു കണ്ണുകൂർപ്പിച്ചു മഹിയെ നോക്കി. "കുറവേ.... ഉള്ളൂ... " മഹി. "ഏട്ടാ...... 😠" മാളു. " പിന്നെ... ഈ വടയക്ഷിയെ കാണാനാ ഗന്ധർവ്വൻ വരുന്നേ.. വെല്ലോം പോയിരുന്നു പടിക്കെടി ..... അവളുടെ ഒരു ഗന്ധർവ്വൻ... "മഹി അവളുടെ തലയിൽ കൊട്ടി. "ഓ... ഗൗരി വന്നതോടെ നമ്മളെ ഒന്നും കണ്ണിൽ പിടിക്കതില്ലല്ലോ " മാളു കൈ രണ്ടു പുറകിലേക്ക് വെച്ച് ആകാശത്തേക്ക് നോക്കി പറഞ്ഞു. മഹി അവളെ നോക്കി ചിരിച്ചു. "കൂടുതൽ ചിരിക്കേണ്ട... ഞാൻ ഒരു കാര്യം കാണിക്കാൻ വന്നതാ അപ്പൊ ജാട.. " മാളു. " എന്ത് കാണിക്കാൻ 🤨? " മഹി ചോദ്യഭാവത്തിൽ അവളെ നോക്കി. "ഒരു ഫോട്ടോ... " മാളു. "ആരുടെ ഫോട്ടോ.. " മഹി. "ഗൗരീടെ... " മാളു. "എവിടെ കാണിക്ക് " മഹി ആവേശത്തോടെ പറഞ്ഞു. "എന്താ... ഒരു ശുഷ്‌കാന്തി... ഇപ്പൊ മോൻ ഇത് കാണേണ്ട.. അല്ല പിന്നെ " മാളു അതും പറഞ്ഞു കേറി പോയി. "മണ്ടിപെണ്ണ് " മാളു പോകുന്നതും നോക്കി മഹി പതിയെ പറഞ്ഞു. മഹി പിന്നെയും ആകാശത്തേക്ക് നോക്കി സെറ്റിയിൽ ഇരുന്നു. അപ്പോഴും അവനെ ചുറ്റിപറ്റി ചെമ്പകത്തിന്റെയും പാരിജാതത്തിന്റെയും മണം ഉണ്ടായിരുന്നു. 🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿💛🌿 ഇതേ സമയം തന്നെ ജിത്തുവും ഗൗരിയെ ഓർത്ത് കിടക്കുവായിരുന്നു. "രാത്രിയിലെ സ്വപ്നങ്ങളിൽ എന്നെ രൗദ്രത്തിൽ നോക്കുന്ന കണ്ണുകളെ പേടിയോടെ ആയിരുന്നു ഓർക്കുന്നത് ...... പിന്നെ എപ്പോഴാ ഞാൻ നിന്നെ സ്നേഹിച്ചതെന്ന് അറിയില്ല . നിന്നെ കണ്ടപ്പോൾ ഒരു ഭയമായിരുന്നു. നിന്നെ പരിചപ്പെട്ടപ്പോൾ മനസിലായി നീ ഒരു പാവമാണെന്ന്.... " . ജിത്തു ഗൗരിയുടെ ഫോട്ടോയിൽ നോക്കി പറഞ്ഞു. പതിയെ അവനും ഉറക്കത്തിലേക്ക് കടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പൂർണ്ണചന്ദ്രന്റെ നിലവിൽ ചെമ്പകത്തിൽ എഴുതിയ ആ പേര് തിളങ്ങി 💙 ദേവൻ 💙. ചെമ്പകച്ചോട്ടിൽ ഇരുന്ന നാഗയക്ഷിക്ക് നാഗരൂപമല്ലായിരുന്നു. അതി സുന്ദരിയായ കന്യകയായിരുന്നു. താൻ മകളെ പോലെ കണ്ടവളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമായിരുന്നു അവളുടെ കണ്ണുകളിൽ.. ഒപ്പം അവളെ തന്നിൽ നിന്നു അകറ്റിയവനെ ഓർത്ത് പകയും..........തുടരും...
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട്: ഫെബ്രുവരി 29-ന്‌ ചാവക്കാട് ഉമർഖാസി നഗറിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികം, മർകസ് സമ്മേളന പ്രചരണം എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം വെന്മേനാട് ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അബ്ദുല്ലതീഫ് ഹാജി ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി വി മുസ്തഫ സഖാഫി വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പി യു അലി മുഖ്യ പ്രഭാഷണം നടത്തി. സഖാഫി ശൂറ ജില്ലാ സെക്രട്ടറി അബ്ദുല്ലതീഫ് അസ്ഹരി, എസ്.വൈ എസ് ജില്ലാ സെക്രട്ടറി എ എ ജഅഫർ, ഐ പി എഫ് ജില്ലാ ചെയർമാൻ പി.കെ ജഅഫർ, എസ് എം എ സ്റ്റേറ്റ് കൗൺസിലർ കൗക്കാനപ്പെട്ടി അബൂബക്കർ ഹാജി, ജില്ലാ സെക്രട്ടറി സത്താർ പഴുവിൽ പ്രസംഗിച്ചു. വട്ടേക്കാട് ഹൈദ്രോസ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി, സ്വാഗത സംഘം കൺവീനർ ആർ വി എം ബശീർ മൗലവി സ്വാഗതവും ജോ. കൺവീനർ നവാസ് പാലുവായ് നന്ദിയും പറഞ്ഞു.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
Question: “പരലോകത്ത് പുരുഷന്മാർക്ക് സ്വർഗകന്യകകളെ ഇണകളായി ലഭിക്കുമെന്ന് ഖുർആൻ പറയുന്നു. എന്നാൽ സ്ത്രീകൾക്ക് ഇത്തരം ഇണകളെ കിട്ടുമെന്ന് എവിടെയും കാണുന്നില്ല. സ്വർഗത്തിലും സ്ത്രീവിവേചനമോ?” Answer: ദൈവിക നിയമമനുസരിച്ച് ഭൂമിയിൽ ജീവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടമാണ് സ്വർഗം. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷന്മാർക്കിടയിൽ ഒരു വിവേചനവും ഇസ്‌ലാമിലില്ല. ഖുർആൻ പറയുന്നു: “സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവർ നന്മ കൽപിക്കുന്നു. തിന്മ വിരോധിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നു. സകാത്ത് നൽകുന്നു. ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും. അല്ലാഹു സകലർക്കും അജയ്യനും യുക്തിജ്ഞനുമത്രെ. വിശ്വാസികളായ സ്ത്രീ പുരുഷന്മാർക്കായി അല്ലാഹു അടിഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. ആ അനശ്വര സ്വർഗങ്ങളിൽ അവർക്കായി പാവനമായ വസതികളുണ്ടായിരിക്കും. സർവോപരി ദൈവപ്രീതിയും! അതെത്ര മഹത്തരം ഇതുതന്നെയാകുന്നു വൻവിജയം” (അധ്യായം 9, വാക്യം 71, 72). “നിശ്ചയം, മുസ്‌ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീകളും പുരുഷന്മാരും ആരോ, അവർക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവച്ചിരിക്കുന്നു” (അധ്യായം 33, വാക്യം 35) “സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കർമത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വർഗത്തിൽപെട്ടവരാണല്ലോ. അതിനാൽ എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാർഗത്തിൽ സ്വഭവനങ്ങളിൽനിന്ന് ബഹിഷ്കൃതരാവുകയും മർദിക്കപ്പെടുകയും എനിക്കായി സമരം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവരുടെ സകല പാപങ്ങളും ഞാൻ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാനവരെ അടിഭാഗത്തിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളിൽ പ്രവേശിപ്പിക്കുന്നതുമാണ്. ഇത് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലമാകുന്നു. ഉൽകൃഷ്ടമായ പ്രതിഫലം ദൈവത്തിങ്കൽ മാത്രമത്രെ(അധ്യായം 3, വാക്യം 195) സ്ത്രീ-പുരുഷ ഭേദമന്യേ സുകൃതവാന്മാരെല്ലാം സ്വർഗാവകാശികളായിരിക്കുമെന്ന് ഈ വിശുദ്ധ വാക്യങ്ങൾ വ്യക്തമാക്കുന്നു. സ്വർഗം ദൈവികദാനവും സമ്മാനവുമാണ്. മനുഷ്യരാഗ്രഹിക്കുന്നതൊക്കെയും അവിടെ ലഭിക്കും. അതിനാൽ പുരുഷന്മാർക്ക് അവരാഗ്രഹിക്കുന്ന ഇണകളെയെന്നപോലെ സ്ത്രീകൾക്ക് അവർ കൊതിക്കുന്ന കൂട്ടുകാരെയും കിട്ടും. സ്ത്രീ – പുരുഷ സമ്പർക്കങ്ങളും ബന്ധങ്ങളും ഒരിക്കലും ഏകപക്ഷീയമാവുക സാധ്യമല്ലല്ലോ. പുരുഷന്മാർക്ക് സ്ത്രീകളെ ലഭിക്കുമെന്ന് പറഞ്ഞാൽ സ്ത്രീകൾക്ക് പുരുഷന്മാരെയും ഇണകളായി കിട്ടുമെന്നത് സ്വാഭാവികവും അനിവാര്യവുമാണല്ലോ. ഒന്നു പറഞ്ഞാൽ മറ്റൊന്നു പറയേണ്ടതിന്റെ ആവശ്യമില്ലെന്നർഥം. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ മനുഷ്യർക്കുവേണ്ടിയാണ് അവതീർണമായത്. അതിനാലതിന്റെ ശൈലിയും പ്രയോഗവും ഘടനയുമെല്ലാം ജനങ്ങൾക്ക് അനായാസം മനസ്സിലാക്കാൻ സാധിക്കുമാറ് പരിചിതരീതിയിലാണ്. എക്കാലത്തെയും വിശ്വസാഹിത്യത്തിലെന്ന പോലെ ഖുർആന്റെ അവതരണകാലത്തെ അറബി സാഹിത്യത്തിലും സ്ത്രൈണ സൗന്ദര്യമാണ് വർണിക്കപ്പെട്ടിരുന്നത്. ഖുർആനിലും പ്രബോധിത സമൂഹത്തിന് തീർത്തും സ്വീകാര്യവും വേഗം ഉൾക്കൊള്ളാൻ സാധിക്കുന്നതുമായ അതേ രീതിയാണ് സ്വീകരിക്കപ്പെട്ടത്. അതേ സമയം ഭൂമിയിൽ വച്ച് അറിയുന്നതും സങ്കൽപിക്കുന്നതുമായ സകല സീമകൾക്കും അതീതമായ സുഖസൗകര്യങ്ങളാവും സ്വർഗത്തിലുണ്ടാവുകയെന്ന് ഖുർആൻ അസന്ദിഗ്ധമായി അറിയിക്കുകയും അതിൽ സ്ത്രീ-പുരുഷന്മാരെല്ലാം ഒരേപോലെ പങ്കാളികളായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാൽ സ്വർഗത്തിൽ സ്ത്രീ വിവേചനത്തിന്റെ പ്രശ്നമേ ഉദ്ഭവിക്കുന്നില്ല. വിവേചനമെന്നത് അതിനിരയാവുന്നവർക്ക് അനിഷ്ടകരമായിരിക്കുമല്ലോ. ആർക്കും അനിഷ്ടകരമായ ഒന്നും അവിടെയുണ്ടാവില്ലെന്ന് വിശുദ്ധ വേദഗ്രന്ഥം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.
HIGHLIGHTS : ദില്ലി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ഷാര്‍മിളയെ ദില്ലി പട്ട്യാലാഹ്ൗസ് കോടതിയില്‍ ഹാജരാക്കി. സൈന്യത്തിന് പ്രതേ്യക അധികാരമായ അസ്പ ക്കെതിരെ ജന്തര്‍ മ... ദില്ലി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ഷാര്‍മിളയെ ദില്ലി പട്ട്യാലാഹ്ൗസ് കോടതിയില്‍ ഹാജരാക്കി. സൈന്യത്തിന് പ്രതേ്യക അധികാരമായ അസ്പ ക്കെതിരെ ജന്തര്‍ മന്ദരിലില്‍ ഉപവസിച്ച കേസിലാണ് ഇറോം ഷര്‍മിളയെ കോടതിയില്‍ ഹാജരാക്കിയത്. ജയില്‍ അധികൃതരാണ് ഷര്‍മിളയെ കോടതിയില്‍ ഹാജരാക്കിയത്. 10 മിനിറ്റില്‍ മത്തി മുളകിട്ടത് 12 വര്‍ഷമായി സൈന്യത്തിന്റെ പ്രത്യേകാധികാരത്തിനെതിരെ ഉപവാസമനുഷ്ഠിക്കുന്ന ഷാര്‍മിളയെ ഇംഫാനിലെ ജെ എന്‍ എം എസ് ആശുപത്രിയില്‍ നിന്നാണ് ദില്ലിയില്‍ എത്തിച്ചത്. ദില്ലിയില്‍ 2006 ഒക്‌ടോബര്‍ 5 ന് ജന്തര്‍ മന്ദിറില്‍ നടത്തിയ അസ്പ വിരുദ്ധ നിരാഹാരസമരത്തില്‍ പങ്കെടുത്തിനാണ് ഇവര്‍ക്കെതിരെ കേസ്.