text
stringlengths
436
255k
(ബി) മറ്റു രണ്ടുപേർ, പൊതു ഭരണത്തിലോ തദ്ദേശ ഭരണത്തിലോ പരിചയം ഉള്ളതോ അല്ലെങ്കിൽ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ധനകാര്യങ്ങളിലും കണക്കുകളിലും പ്രത്യേക അറിവ് ഉള്ളതോ ആയ ആളുകളും; ആയിരിക്കേണ്ടതാണ്. (4) കമ്മീഷനിലെ ഓരോ അംഗവും തന്നെ നിയമിക്കുന്ന ഗവർണറുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്ന അങ്ങനെയുള്ള കാലയളവിൽ ഉദ്യോഗം വഹിക്കുന്നതും, എന്നാൽ പുനർനിയമനത്തിന് അയാൾക്ക് അർഹത ഉണ്ടായിരിക്കുന്നതുമാണ്. (5) കമ്മീഷന്റെ ചെയർമാനോ, ഒരു അംഗത്തിനോ, തന്റെ സ്വന്തം കയ്പടയിൽ ഗവർണറെ അഭിസംബോധന ചെയ്തു എഴുതിക്കൊണ്ട് രാജിവയ്ക്കാവുന്നതും എന്നാൽ ഗവർണർ രാജി സ്വീകരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടരേണ്ടതുമാണ്. (6) (5)-ാം ഉപവകുപ്പു പ്രകാരം ചെയർമാന്റേയോ അംഗത്തിന്റേയോ രാജി മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ആകസ്മിക ഒഴിവ് പുതിയ നിയമനംമൂലം നികത്താവുന്നതും അങ്ങനെ നിയമിക്കപ്പെട്ട ചെയർമാനോ അംഗത്തിനോ ആരുടെ സ്ഥാനത്തേക്കാണോ താൻ നിയമിക്കപ്പെട്ടത് ആ ചെയർമാനോ അംഗമോ സ്ഥാനം വഹിക്കുമായിരുന്ന ശേഷിക്കുന്ന കാലത്തേക്ക് സ്ഥാനം വഹിക്കേണ്ടതുമാണ്. (7) കമ്മീഷൻ അതു തീരുമാനിച്ചേക്കാവുന്നതുപോലെയുള്ള സ്ഥലത്തും സമയത്തും യോഗം ചേരേണ്ടതും ആ യോഗങ്ങളിൽ കാര്യ നിർവ്വഹണത്തെ സംബന്ധിച്ചുള്ള അങ്ങനെയുള്ള നടപടിച്ചട്ടങ്ങൾ അനുസരിക്കേണ്ടതുമാകുന്നു. (8) കമ്മീഷന് അതിന്റെ ചുമതലകളുടെ നിർവ്വഹണത്തിൽ താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ഒരു വ്യവഹാരത്തിന്റെ വിചാരണ നടത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:- (എ) സാക്ഷികളെ സമൻസ് അയച്ച വിളിപ്പിക്കലും ഹാജരാകാൻ നിർബന്ധിക്കലും; (ബി) ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടൽ; (സി) ഏതെങ്കിലും ആഫീസിൽ നിന്ന് പൊതു രേഖകൾ ആവശ്യപ്പെടൽ. (9) കമ്മീഷന് ഏതൊരാളോടും കമ്മീഷന്റെ പരിഗണനയിലുള്ള ഏതൊരു സംഗതിയിലും കമ്മീഷന്റെ അഭിപ്രായത്തിൽ പ്രയോജനമുള്ളതോ സംഗതമായതോ ആയ അങ്ങനെയുള്ള വിഷയങ്ങളിലും സംഗതികളിലും വിവരം നൽകുന്നതിന് ആവശ്യപ്പെടാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്. (10) കമ്മീഷൻ പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി റിവ്യൂ ചെയ്യേണ്ടതും,- (എ.) (i) സർക്കാർ ചുമത്തുന്നതും ഭരണഘടനപ്രകാരം പഞ്ചായത്തുകളുമായി പങ്കിടാവുന്നതുമായ നികുതികളുടെയും ഡ്യൂട്ടികളുടെയും ചുങ്കങ്ങളുടേയും ഫീസിന്റെയും അറ്റവരവുകൾ സർക്കാരും പഞ്ചായത്തുകളും തമ്മിൽ പങ്ക് വയ്ക്കയും അങ്ങനെയുള്ള വരവുകളിൽ അവയുടെ പങ്കുകൾ എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ വീതിക്കുകയും ചെയ്യൽ; (ii) പഞ്ചായത്തുകൾക്ക് നീക്കിവയ്ക്കാവുന്നതും അവ വിനിയോഗിക്കാവുന്നതുമായ നികുതികളും ഡ്യൂട്ടികളും ചുങ്കങ്ങളും ഫീസും നിജപ്പെടുത്തൽ; (iii) സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്ന് പഞ്ചായത്തുകൾക്കുള്ള ധനസഹായങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും; (ബി) പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളും; (സി) ഗവർണ്ണർ പഞ്ചായത്തുകളുടെ സാമ്പത്തിക ഭദ്രതയുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കമ്മീഷന് വിടുന്ന മറ്റു ഏത് കാര്യവും, സംബന്ധിച്ച് ഗവർണ്ണർക്ക് ശുപാർശകൾ സമർപ്പിക്കേണ്ടതുമാണ്.. This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Retrieved from "https://panchayatwiki.com/index.php?title=Panchayat:Repo18/vol1-page0205&oldid=11325"
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനു നേരേ നടന്ന അതിക്രൂരമായ ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെനറ്റ് മൈനോരിറ്റി ലീഡര്‍ മിച്ച് മെക്കോണല്‍ എന്നിവര്‍ സംഭവത്തെ അപലപിക്കുകയും, എത്രയും വേഗം പോള്‍ പെലോസി സൗഖ്യം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ രാജ്യത്ത് ഒരുവിധ ഒരുവിധ അക്രമവും വച്ചുപൊറുപ്പിക്കില്ലെന്നു ന്യൂനപക്ഷ വിപ്പ് സ്റ്റീവ് സ്‌കെലയ്‌സ് (റിപ്പബ്ലിക്കന്‍) ട്വിറ്ററില്‍ കുറിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എല്‍സി സ്റ്റഫനിക്കും സംഭവത്തില്‍ അപലപിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ഈ അക്രമത്തിന് ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുനേരേ വിരല്‍ചൂണ്ടുന്നു. രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിന്റെ തുടര്‍ച്ചയാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടിനുപോലും ബൈഡന്‍ ഭരണത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. 82 വയസുള്ള പോള്‍ പെലോസിയുടെ തലയിലേറ്റ ചുറ്റികകൊണ്ടുള്ള അടി മാരകമാണ്. ആശുപത്രയില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ഭാഗ്യംകൊണ്ടാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. 45 വയസുള്ള പ്രതിയുമായി നടന്ന മല്‍പ്പിടുത്തത്തില്‍ ശരീര ഭാഗങ്ങളിലും കാര്യമായി മുറിവേറ്റിരുന്നു.
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് മകനൊപ്പം അംബാനി ക്ഷേത്രദർശനത്തിന് എത്തിയത്. . മുകേഷ് അംബാനിയുടെ രണ്ടു മക്കളുടേയും വിവാഹം ഡിസംബർ പന്ത്രണ്ടിനാണ്. ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങൾ മുകേഷ് സന്ദർശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം ഗുരുവായൂരിലും എത്തിയത്. മുംബൈയിൽ നിന്ന് രാവിലെ തിരുപ്പതി ക്ഷേത്രത്തിലെത്തി ദർശനം കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 8.50ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി. കാർ മാർഗം ദേവസ്വത്തിന്റെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹം 9.20ന് ക്ഷേത്രത്തിലെത്തി. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷം ദർശനം കഴിഞ്ഞ് 10 മണിയോടെയാണ് മടങ്ങിയത്. ഗുരുവായൂരിൽ നിന്നും രാമേശ്വരം ക്ഷേത്രത്തിലേയ്ക്കാണ് ഇവിടെ നിന്നു പോയത്. അവിടെ പൂജകൾ ഏൽപിച്ചതിനാൽ നടയടയ്ക്കുന്നതിനു മുൻപായി എത്തുന്നതിന് തിരക്കിട്ടായിരുന്നു യാത്ര. മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹം ഡിസംബർ പന്ത്രണ്ടിന് മുംബൈയിലാണ്. രണ്ട് വിവാഹ ക്ഷണക്കത്തുകളും കണ്ണനു മുന്നിൽ സമർപിച്ചു. തുടർന്ന് വിവാഹക്ഷണക്കത്ത് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന് കൈമാറി. നെയ്, കാണിക്ക, കദളിക്കുല എന്നിവ സോപാനത്ത് സമർപിച്ചായിരുന്നു ദർശനം. വിവാഹശേഷം നവദമ്പതികളുമായി വീണ്ടും ദർശനത്തിനെത്തുമെന്ന് മൂകേഷ് അംബാനി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിനോടു പറഞ്ഞു. മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരിയിൽ പ്രസാദം വാങ്ങിയ ശേഷമാണ് മുകേഷ് അംബാനിയും മകൻ ആനന്ദും മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, പി.ഗോപിനാഥൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.കെ.രാമചന്ദ്രൻ, എം.വിജയൻ, അഡ്‌മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ്, മാനേജർ എസ്.ശശിധരൻ എന്നിവർ മുകേഷ് അംബാനിയെയും മകനെയും സ്വീകരിക്കാൻ എത്തിയിരുന്നു. മുകേഷ് അംബാനിയുടെ മകളുടെ വിവഹ ക്ഷണത്തക്കുതൾ സൈബർ ലോകത്തും വൈറലായിരുന്നു. മൂന്നുലക്ഷം രൂപയാണ് ഒരു വിവാഹക്ഷണക്കത്തിന്റെ വില. രാജകീയ വിവാഹത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയുമാണ്. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ ലോകത്ത് തരംഗമാകുന്നത്. കത്തിന്റെ കൂടുൽ വിവരങ്ങളും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു പെട്ടിയാണ് വിവാഹ ക്ഷണക്കത്തായി നൽകിയിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിലാണ് പെട്ടി. പെട്ടി തുറക്കുന്നത് ഒരു സെറ്റ് കാർഡുകളിലേക്കാണ്. പല നിറത്തിലുള്ള നിരവധി കാർഡുകൾ. അതിന് താഴെയായി അകത്ത് ഒരു പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിനകത്തായി നാല് കുഞ്ഞ് പെട്ടികളും. ഓരോന്നും പൂക്കളും വർണ്ണ കല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു പെട്ടിക്കകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വച്ചിരിക്കുന്നത്. അതിനകത്ത് ഒരു മാലയമുണ്ട്. അടുത്ത പെട്ടിയിലും മാല തന്നെയാണ്. നാലാമത്തെ പെട്ടിയിൽ സുഗന്ധദ്രവ്യവും ചുവന്ന കല്ല് പതിച്ച മാലയുമാണ്. വ്യവസായി ആനന്ദ് പിരമലാണ് വരൻ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : നാല് രാവും മൂന്ന് പകലും ഊണും ഉറക്കവുമില്ലാതെ അവര്‍ പനിഅടിമയ്ക്കായി കടലില്‍ അലഞ്ഞു. നാലാംപകലിന്റെ തുടക്കത്തില്‍ പനിഅടിമയുടെ അഴുകിയ മൃതദേഹമാണ് അവര്‍ക്ക് കിട്ടിയത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം കടലില്‍നിന്ന് പൊക്കിയെടുക്കുമ്പോഴും കൈ വിറയ്ക്കാതിരുന്ന ബോട്ടിലെ സ്രാങ്ക് പൂവ്വാര്‍ പള്ളംപുരയിടം വര്‍ഗീസ് പക്ഷേ, താലൂക്ക് ആസ്പത്രിയിലെത്തിയപ്പോള്‍ കരച്ചിലിന്റെ വക്കിലെത്തി. 11 മണിക്ക് എത്തിച്ച മൃതദേഹം താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നായിരുന്നു വര്‍ഗീസും ഒപ്പമുണ്ടായിരുന്നവരും കരുതിയത്. പക്ഷേ, കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടു. ഒടുവില്‍ പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടുമണിയായി. ഇത്രയും നേരം മോര്‍ച്ചറിക്ക് മുന്നില്‍ ആംബുലന്‍സില്‍ത്തന്നെ കിടത്തിയിരിക്കുകയായിരുന്നു മൃതദേഹം. എന്നാല്‍, ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ആസ്പത്രി അധികൃതര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ മൃതദേഹം അഴുകിയതിനാല്‍ ഫോറന്‍സിക് പരിശോധന നടത്താനാവില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റണമെന്നുമായിരുന്നു മറുപടി. ഇതു കേട്ടതോടെ വര്‍ഗീസ് കരച്ചിലിന്റെ വക്കിലെത്തി. പ്രാദേശിക രാഷ്ട്രീയനേതാക്കളും മറ്റും ആസ്പത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം താലൂക്ക് ആസ്പത്രിയില്‍തന്നെ നടത്താമെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞിരുന്നുവെന്ന് പറയുന്നു. പനിഅടിമ ബോട്ടിലുള്ള പലര്‍ക്കും വെറും സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. ബന്ധുവിനെപ്പോലെയായിരുന്നു. ഒടുവില്‍ മൂന്നുമണിയോടെ ചാവക്കാട് ടോട്ടല്‍ കെയര്‍ സര്‍വീസ് ലൈന്‍ പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആർക്കായിരിക്കും എന്നത് രസകരമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം, സമ്മാനം പ്രഖ്യാപിച്ച ശേഷമാണെങ്കിലും, എങ്ങനെയാണ് ഒടുവിൽ കലാശിച്ചത് എന്നറിയാനുള്ള താല്പര്യത്തോടെ വായിക്കുകയുണ്ടായി. (അലക്സ് ഷെപ്പേഡ്, ദി ന്യൂ റിപ്പബ്ലിക്ക് – ദിസീസ് യുവർ ലാസ്റ്റ് ഫ്രീ ആർടിക്കിൾ ! എന്ന മുന്നറിയിപ്പോടെ) കിട്ടാൻ സാധ്യതയുള്ളവരുടേത് എന്നതു പോലെ സാധ്യതയില്ലാത്തവരുടെയും, ഏതാണ്ട് 70 പേരുകൾ ആ ലേഖനത്തിൽ പരാമർശിക്കുന്നു എന്നതാണ് കൗതുകകരം. ഇത്രയധികം പേരെ പരാമർശിച്ചിട്ടു പോലും അതിൽ ഒരിടത്തും,ഒടുവിൽ ജേതാവായ അബ്ദുറസാഖ് ഗുർണയുടെ പേരില്ല എന്നതാണ് അതെക്കാൾ കൗതുകകരം. നൊബേൽ കമ്മിറ്റിയുടെ പരിഗണനകൾ ഓരോ തവണയും മാറിമറിയുന്നു എന്ന് ഇത് കാണിക്കുന്നു.ഒരു തവണ കവിക്ക് കൊടുത്താൽ അടുത്ത തവണ കവിക്ക് കൊടുത്തു എന്നു വരില്ല. യൂറോ കേന്ദ്രീകൃതമാണ് എന്ന വിമർശനത്തിൽ നിന്നൊഴിവാകാൻ ചിലപ്പോൾ മറ്റൊരിടത്തേക്ക് നോക്കിയെന്നു വരാം. വളരെ ജനപ്രിയനാണെങ്കിൽ, അതും തടസ്സമായി ഭവിക്കും. അങ്ങനെയൊക്കെ. അതിനാൽ നമ്മുടെ പംക്തികളിൽ നമ്മുടെ ആളുകൾ (ഒരു പക്ഷെ എൻ.എസ്.മാധവനൊഴിച്ച്) എന്തുകൊണ്ട്, സമ്മാനം പ്രഖ്യാപിച്ച ഉടൻ ഗുർണയെക്കുറിച്ച് എഴുതിയില്ല എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എൻഗുഗി വാൻ തിയോംഗോ കെനിയയിലെ വളരെ പ്രശസ്തനായ എൻഗുഗി വാൻ തിയോംഗൊയുടെ പേര് എല്ലാവർഷവും സമ്മാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ഉയർന്നു വരാറുള്ളതാണ്. അദ്ദേഹത്തിൻറെ ‘ഗ്രെയിൻ ഓഫ് വീറ്റ്’ എന്ന പുസ്തകത്തിൻറെ പെൻഗ്വിൻ ക്ലാസിക് എഡിഷന് അവതാരിക എഴുതിയത് ഗുർണയാണെന്ന്, ദി ന്യൂ റിപ്പബ്ലിക് ലേഖനത്തിൽ ഷെപ്പേഡ് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ‘ ദി കേംബ്രിജ് കംപാനിയൻ ടു സൽമാൻ റഷ്ദി’ എന്ന പുസ്തകത്തിൻറെ എഡിറ്ററും, ഇംഗ്ലണ്ടിൽ കെൻറ് യൂനിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന ഗുർണയായിരുന്നു. സൽമാൻ റഷ്ദി അവർക്ക് രണ്ടു പേർക്കും കിട്ടിയിട്ടില്ലാത്ത സമ്മാനം അവരെക്കുറിച്ചെഴുതിയ ഗുർണയ്ക്ക് ലഭിച്ചു എന്നതാണ് ഇതിലെ വിശേഷം. ഷെപ്പേഡ്, ലാഡ്ബ്രോക്സ് പോലുള്ള വാതുവെപ്പ് സ്ഥാപനങ്ങളുടെ ലാഭ സാധ്യതാ കണക്കും (odds) പരിഗണിച്ചിരുന്നു. ഇതു പ്രകാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർണൊ മുന്നിലായിരുന്നു-8-1. ഒരു ഡോളർ വെച്ചാൽ എട്ടു ഡോളറേ കിട്ടൂ . സാധ്യത കൂടുതലായതു കൊണ്ടാണിത്. റഷ്ദി 50-1 ആയിരുന്നു . ചൈനീസ് നോവലിസ്റ്റുകൾ നാലു പേർ അതിലുണ്ട്. ഇന്ത്യക്കാർ ഇല്ല. ആനി എർണോ ഗുർണയുടെ എഴുത്തിനെക്കുറിച്ച് നമ്മെ സംബന്ധിച്ച് ഒരു പ്രലോഭനം ഉണ്ട്. കോളനിവാഴ്ചയിലൂടെ കടന്നു പോയ സമൂഹങ്ങളെക്കുറിച്ച് കഥയിലൂടെ അറിയാൻ താല്പര്യമുള്ള ആളാണെങ്കിൽ നിങ്ങളെ അതാകർഷിച്ചേക്കാം. കുടിയേറ്റവും മറ്റൊരു സംസ്കാരത്തിനകത്തെ പാർപ്പും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു, മുമ്പെന്നത്തെക്കാളുമധികം. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഗുർണയുടെ ജന്മനാടായ സാൻസിബാറിൽ ഇന്ത്യൻ സമൂഹവുമുണ്ട്, അല്ലെങ്കിൽ ഉണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാട് അവിടം സന്ദർശിച്ചിട്ടുണ്ട് എന്നു തോന്നുന്നു. ദക്ഷിണാഫ്രിക്കയിൽ വലിയ ഇന്ത്യൻ സമൂഹമുണ്ടെങ്കിലും നൊബേൽ സമ്മാനം നേടിയിട്ടുള്ള നദീൻ ഗോർഡിമറുടെ നോവലുകളിൽ വെള്ളക്കാരും കറുത്തവരുമല്ലാതെ ഇന്ത്യൻ വംശജർ ശ്രദ്ധേയമായി കടന്നുവരുന്നുണ്ടോ എന്ന് സംശയം. അവരുടെ ചില കഥകളിൽ ഇന്ത്യക്കാരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതേ നാട്ടുകാരനായ കൂറ്റ്സിയുടെ നോവലുകളിലും സ്ഥിതി വ്യത്യസ്ഥമല്ലെന്ന് തോന്നുന്നു. കിട്ടാൻ സാധ്യതയില്ലാത്തവരെയും തൻറെ ലേഖനത്തിൽ ഷെപ്പേഡ് പരാമർശിക്കുന്നുണ്ട്. അതിലൊരാൾ ദക്ഷിണ കൊറിയയിലെ കവി കൊ ഉൺ (Ko Un) ആണ്. അർഹതയുള്ള ആളാണ്. കിട്ടില്ല എന്നു പറയാനുള്ള ഒരു കാരണം ഇപ്പോൾ 85 വയസ്സുള്ള അദ്ദേഹത്തിൻറെ പേരിൽ ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണം മീ ടൂ കാലത്ത്, 2018ൽ ഉയർന്നു ഉയർന്നുവന്നിരുന്നു എന്നതാണ്. ഒരു കാലത്ത് ബുദ്ധഭിക്ഷുവായിരുന്ന കൊ ഉൺ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നുവെങ്കിലും കോടതി അതു തള്ളി. ചിലിയൻ മഹാകവി നെരൂദയുടെ പേര് സാൻറിയാഗോയിലെ ഒരു വിമാനത്താവളത്തിന് ഇടാൻ ഒരുങ്ങിയതിനെത്തുടർന്ന്, ഇതെ കാരണത്താൽ സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു! തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്, ഒ എൻ വി കുറുപ്പിൻറെ പേരിലുള്ള അവാർഡ് നൽകാനുള്ള തീരുമാനം പിൻവലിച്ചത് ഇതേ കാരണം കൊണ്ടായിരുന്നു. കോ ഉണ്‍ ഇവരുടെ കവിത ആസ്വദിക്കുന്നതിൽ, വ്യക്തിജീവിതത്തിലെ ഇതു പോലുള്ള പുഴുക്കുത്തുകൾ തടസ്സമാകേണ്ടതില്ല. അവയുടെ അവശിഷ്ടം തൂത്തുമാറ്റാൻ കഴിയാത്ത ഒരടയാളമായി നമ്മുടെ മനസ്സിൽ അവശേഷിക്കുമെങ്കിലും. കൊ ഉന്നിൻറെ ചുരുക്കം ചില രചനകൾ ഒരു മാതൃകയായി രുചിച്ചു നോക്കിയപ്പോൾ ആ കവിതകൾ എന്തുകൊണ്ടു വിലമതിക്കപ്പെടുന്നുവെന്ന് വ്യക്തമായി ലാഡ്ബ്രോക്സിൻറെ പട്ടികയിൽ നാല് ചൈനീസ് എഴുത്തുകാരുടെ സാന്നിദ്ധ്യം കാണിക്കുന്നത് ചൈനയുടെ ‘മൃദുഹസ്ത’ത്തിൻറെ (soft power) പ്രവർത്തനമാണോ? ധാരാളം പേർ വായിക്കുന്നതുകൊണ്ടു തന്നെയാകണം ഇവർ പരിഗണനയിൽ വന്നത്. അതേ സമയം, സോവിയറ്റ് യൂനിയനിലെന്ന പോലെ വിമതസ്വരം കേൾപ്പിക്കുന്ന എഴുത്തുകാർ ചൈനയ്ക്ക് അകത്തും പുറത്തുമുണ്ട് എന്നു മനസ്സിലാകുന്നു. ഇപ്പറഞ്ഞ നാലു പേർ എവിടെ നിൽക്കുന്നുവെന്ന് ചൈനീസ് സിഹിത്യം പിന്തുടരുന്നവർക്കേ കൃത്യമായി പറയാനാവൂ. പോയ കാലത്തെ സോവിയറ്റ് യൂനിയനെ അപേക്ഷിച്ച്, ചൈന അവരുടെ കലാകാരന്മാരോടുള്ള സമീപനത്തിൽ കൂടുതൽ ഔദാര്യം കാണിക്കുന്നുണ്ടാവുമോ?ചൈനയിൽ ഇടക്ക് നടക്കുന്ന പ്രതിഷേധങ്ങൾ വ്യവസ്ഥക്കെതിരെയുള്ളതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.തൊഴിൽ തർക്കം, ഭൂമിയിടപാടുകൾ,ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവ സംബന്ധിച്ചതാണത്രെ അധികവും. (കാന്തി ബാജ്പെയ്, ഇന്ത്യ വേഴ്സസ് ചൈന, 2021). വിദേശീയരായ എഴുത്തുകാരെ പരിചയപ്പെടുത്തിക്കൊണ്ട് ധാരാളം പേർ മലയാളത്തിൽ ഇപ്പോൾ എഴുതിവരുന്നു. നല്ലതു തന്നെ. അതേ സമയം, ഇവയിൽ പറയുന്ന എല്ലാവരെയും ശ്രദ്ധിക്കാൻ കഴിയില്ല എന്നത് സ്വാഭാവികം. അതിനാൽ വായനയിൽ, ഹൃദയം പറയുന്ന വഴിക്ക് സഞ്ചരിക്കുകയാണ് ഒരു വഴി. കാലഭേദത്തിനനുസരിച്ച് രചനകളുടെ മൂല്യവിചാരത്തിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. എന്നാലും ക്ലാസിക്കുകളായി ചിരപ്രതിഷ്ഠ നേടിയവ എപ്പോഴും വായിക്കപ്പെടും. ചൈനയിൽ രവീന്ദ്രനാഥ് ടാഗോറിന് ഇപ്പൊഴും ആരാധകരുണ്ട്. അദ്ദേഹത്തിൻറെ ചില രചനകൾക്ക് അടുത്ത കാലത്തുവരെ വിവർത്തനങ്ങളുണ്ടായി. 1924 ലും 1932 ലും ടാഗോർ ചൈന സന്ദർശിച്ചിരുന്നു. ആദ്യ തവണ മാസങ്ങളോളം അവിടെ തങ്ങി. ടാഗോറിനെതിരെ വലിയ വിമർശനവുമുണ്ടായിരുന്നു. മറ്റൊരു സംസ്കാരത്തിൽ നിന്നു വരുന്ന ഒരു കവിക്ക് വേറൊരിടത്ത് വായനക്കാരുണ്ടാവാം. മാർകേസിനെ കേരളീയർ കൊണ്ടാടുന്നതു പോലെ. നൊബേൽ സമ്മാനമൊ ബുക്കർ സമ്മാനമൊ പുലിറ്റ്സർ സമ്മാനമൊ എന്തുമാകട്ടെ, സമയം പല കാര്യങ്ങൾക്കുമായി പങ്കുവെക്കേണ്ടതിനാൽ ,സമയം കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്നു എന്ന വിചാരമുണ്ടെങ്കിൽ, ഒരു സാധാരണ വായനക്കാരന് സൂക്ഷ്മമായി പുസ്തകങ്ങൾ തിരഞ്ഞെടുക്കേണ്ടിവരും. അപ്പോൾ, സമകാലികമായതിനെയും ക്ലാസിക്കിനെയും കലർത്തിക്കൊണ്ട്, സ്വന്തം ഹൃദയത്തിൻറെ സമ്മാനത്തിനായിരിക്കണം കൂടുതൽ പ്രാധാന്യം നല്കേണ്ടത്.
കിടിലൻ ഫോട്ടോഷോട്ട് നടത്തികൊണ്ട് സോഷ്യൽ മീഡിയകളിലും സമൂഹ മാധ്യമങ്ങളിലും വൈറൽ ആയിരിക്കുകയാണ് നദി സീതു ലക്ഷ്മി. ഹോ ട്ട് ഗ്ലാമർ ഫോട്ടോഷൂട്ട് ചെയ്തു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് സീതു ലക്ഷ്മി. മുൻപത്തെ ഒരു വിഷുക്കാലത്തു കണിക്കൊന്ന കൊണ്ട് കിടിലൻ ഫോട്ടോഷോട്ട് ചെയ്തു കൊണ്ട് ആണ് താരം സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും തരംഗം സൃഷ്ട്ടിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിൽ താരം സൈബർ ആക്രമങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. നല്ലൊരു നടിയും കൂടാതെ അടിപൊളി ഡാന്സര് കൂടി ആണ് സീതു ലക്ഷ്മി. കുറെ ടിവി പരമ്പരകളിൽ താരം നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. സാരിയിൽ ആധി സുന്ദരിയായുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. Post navigation സിനിമയുടെ വിജയം കാണാൻ നിൽക്കാതെ ചെക്കൻ തന്റെ യാത്ര തുടരുന്നു… പ്രണവ് ഇപ്പോൾ എവിടെ എത്തി എന്നറിയാമോ?… “ആണുങ്ങൾക്ക് ഷർട്ട് ഇടാമെങ്കിൽ പെണ്ണിനും ആവാം…” ഹോ ട്ട് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു പ്രിയതാരം അനുപമ…
പൂര്‍വ്വം യഥാഭിമതപൂജനസുപ്രസന്നോദത്വാ വിവേകമിഹ പാവനദൂതമാത്മാജീവം പദം നയതി നിര്‍മലമേകമാദ്യംസത്സംഗശാസ്ത്ര പരമാര്‍ത്ഥപരാവബോധൈ: (6.2/48/40) വസിഷ്ഠന്‍ തുടര്‍ന്നു: സത്സംഗത്തിലൂടെ മനസ്സ് അനാസക്തമായും ശാസ്ത്രപഠനത്തിലൂടെ സുഖാസ്വാദനത്വര അടങ്ങിയും ഇരിക്കുന്ന ഒരുവനില്‍ സമ്പത്തിനായുള്ള ആഗ്രഹങ്ങള്‍ ഉണ്ടാവുകയില്ല. കാരണം സമ്പത്ത് അയാള്‍ക്ക് ഉണങ്ങിയ ചാണകംപോലെയെ ഉള്ളു. ബന്ധുമിത്രാദികള്‍ അയാള്‍ക്ക് തന്റെ തീര്‍ത്ഥയാത്രയിലെ സഹയാത്രികര്‍ മാത്രമാകുന്നു. ഉചിതമായ സമയങ്ങളില്‍ അവരെ അയാള്‍ വേണ്ടരീതിയില്‍ സഹായിക്കുന്നു. അയാള്‍ക്ക് എകാന്തതയോടോ, നന്ദനവാടികളോടോ, പുണ്യസ്ഥലങ്ങളോടോ, സ്വഗൃഹത്തോടോ, സുഹൃത്തുക്കളുമായുള്ള ലീലാവിനോദങ്ങളോടോ, ശാസ്ത്ര പഠനത്തോട് പോലുമോ ഒട്ടലില്ല. അവയ്ക്കായി അയാള്‍ ഏറെസമയം ചിലവഴിക്കുകയുമില്ല. അയാള്‍ പരമമായ അവസ്ഥയിലാണ് അഭിരമിക്കുന്നത്. എല്ലാമെല്ലാം ആ പരംപൊരുള്‍ മാത്രം. അജ്ഞാനമാണ് അതില്‍ വിഭജനങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അജ്ഞാനം ഉണ്മയല്ല, അത് ഇല്ലാത്തതാണല്ലോ. ആത്മാവില്‍ സുദൃഢനായവന്‍ കല്ലില്‍കൊത്തിവച്ച പ്രതിമപോലെ പോലെ ഉറച്ചവനത്രേ. അയാളെ ഇന്ദ്രിയവിഷയങ്ങള്‍ക്ക് ചലിപ്പിക്കാന്‍ കഴിയില്ല. ‘ഞാന്‍’, ‘ലോകം’, ‘കാലദേശങ്ങള്‍’ എന്നിവ തുടര്‍ന്നുകൊണ്ടേയിരിക്കുമെങ്കിലും സത്യജ്ഞാനിയ്ക്ക് ആ അനുഭവമില്ല. കാലുഷ്യമാര്‍ന്ന കര്‍മ്മോല്‍സുകതയാകുന്ന രാജസ ഭാവങ്ങള്‍ ഇല്ലാത്തവന്‍ മനുഷ്യരൂപമെടുത്ത ഉദയസൂര്യനാണ്. അയാളെ നാം നമസ്കരിക്കുക. കാരണം അയാള്‍ സത്വത്തെപ്പോലും അതിജീവിച്ചിരിക്കുന്നു. അയാളില്‍ തമസ്സിന്റെ ആന്ധ്യം വരാന്‍ പോവുന്നില്ല താനും. എല്ലാ പരിണാമങ്ങള്‍ക്കും ഉപരിയായി മനസ്സ് നിര്‍മനമാക്കിയിരിക്കുന്ന സാധകന്റെ അവസ്ഥയെ വിവരിക്കാന്‍ വാക്കുകളില്ല. അയാളുടെ പൂജയില്‍ സംപ്രീതനായ ഭഗവാന്‍ അയാള്‍ക്ക് പരമപദമായ നിര്‍വാണ സാഫല്യം നല്‍കുന്നു. ഭഗവാന്‍ അകലെയിരിക്കുന്ന അപ്രാപ്യനല്ല. ഒരുവന്റെയുള്ളില്‍ സ്വപ്രകാശിതമായ ആത്മാവാണത്. എല്ലാമെല്ലാം തുടങ്ങുന്നതും ഒടുവില്‍ ചെന്നെത്തുന്നതും അവിടേയ്ക്കാണ്. എല്ലാവസ്തുക്കളും അവരരുടെ രീതിയില്‍ വിഭിന്നമാര്‍ഗ്ഗങ്ങളില്‍ ആത്മാവിനെ പൂജിക്കുന്നു. നാനാവിധങ്ങളില്‍ ജന്മജന്മാന്തരങ്ങളായി പൂജിക്കപ്പെട്ട ആത്മാവ് ജീവനില്‍ സംപ്രീതനാവുന്നു. അങ്ങനെയുള്ള ആത്മാവ് ജീവനെ പ്രബുദ്ധമാക്കാന്‍ ഒരു ദൂതനെ അയക്കുന്നു. ആ ദൂതനാണ്‌ വിവേകം, അല്ലെങ്കില്‍ ജ്ഞാനം. ഹൃദയഗുഹയിലാണ് വിവേകത്തിന്റെ വാസം. അജ്ഞാനത്താല്‍ ഉപാധിസ്ഥമായ ഒരുവനില്‍ പടിപടിയായി ഉണര്‍വ്വുണ്ടാക്കുന്നത് ഈ വിവേകമാണ്. ആ ഉണര്‍വ്വ് അന്താരാത്മാവാണ്. അത് പരമാത്മാവ്‌ തന്നെയാണ്. ‘ഓം’ എന്നാണതിന് പേര്. അത് സര്‍വ്വവ്യാപിയാണ്. വിശ്വമാണ് അതിന്റെ ദേഹം. എല്ലാ തലകളും കൈകാലുകളും കണ്ണുകളും അതിന്റേതാണ്. ജപം, ദാനം, യഥാവിധിയുള്ള പൂജകള്‍, ശാസ്ത്രപഠനം, തുടങ്ങിയ സാധനകളില്‍ ആത്മാവ് പ്രീതനാണ്. ആത്മാവങ്ങനെ വിവേകത്തിന്റെ സഹായത്തോടെ പ്രബുദ്ധമായി ഉണരുമ്പോള്‍ ആത്മവികാസം ഉണ്ടാകുന്നു. മനസ്സ് അപ്രത്യക്ഷമാകുന്നു. വ്യതിരിക്തമായ ജീവനെന്ന ധാരണയ്ക്കും അതോടെ സംഗത്യമില്ലാതെയാകുന്നു. . ഈ സംസാരമെന്ന പ്രക്ഷുബ്ദസമുദ്രത്തെ തരണംചെയ്യാന്‍ വിവേകമെന്ന വഞ്ചി മാത്രമേയുള്ളൂ. “ആത്മാവ് വിഭിന്നങ്ങളായ പൂജകളില്‍ സംപ്രീതനാണ്. വിവേകമെന്ന, ജ്ഞാനമെന്ന ദൂതനെയാണതു നമുക്ക് കനിഞ്ഞു നല്‍കുന്നത്. നമുക്കിഷ്ടമുള്ള രീതിയില്‍ ഈ പൂജയാവാം. മഹാത്മാക്കളുമായുള്ള സത്സംഗം, ശാസ്ത്രങ്ങളിലെ സത്യം കണ്ടെത്താനുള്ള പഠനം എന്നിവ ജീവനെ നിര്‍മ്മലവും അനാദിയുമായ ഏകാത്മകതയിലേയ്ക്ക് ആനയിക്കുന്നു.”
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. കാത്തിരുന്ന കിരീടം നേടിയതോടെ ‘സന്തോഷപ്പെരുന്നാൾ’ ദിനത്തിലേക്കാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ കടന്നെത്തിയത്. https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports web-stories 7ilpvk1i0f5v7eb3hmpcml2qq 4a45clh6hu49tf4p7ms61beoqb നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. ഷൂട്ടൗട്ടിൽ ബംഗാളിന്റെ രണ്ടാമത്തെ കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയിൽ ഇത് ഏഴാം തവണയാണു കേരളം കിരീടം നേടുന്നത്. 2018–19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 1992–93 നു ശേഷം ആദ്യമായാണ് കേരളത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കേരള ടീം കപ്പ് ഉയർത്തുന്നതും. ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി (1–1). ഇരുപകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും ഒപ്പം നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
സുരേഷ് ഗോപിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവുമായി കാവല്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമാണ് കാവല്‍ .സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത്.നിതിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്് ഹൈറേഞ്ച് പശ്ചാത്തലത്തിലൊരുക്കിയ പീരിഡ് ആക്ഷന്‍ ഡ്രാമയാണ് ചിത്രം.രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമയുടെ കഥനടക്കുന്നത്.തമ്പാന്‍,ആന്റണി എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറഞ്ഞുവെക്കുന്നത്.ആദ്യ പകുതിയില്‍ തന്നെ കഥാപാത്രങ്ങളുടെ പശ്ചാത്തലമൊക്കെ പറഞ്ഞുവെക്കുന്നുണ്ട്.പിന്നീട് കഥ നടക്കുന്ന കറന്റ് സിറ്റ്വേഷന്‍സ് ആണ് കാണിക്കുന്നത്. മുമ്പുളള സുരേഷ് ഗോപി സിനിമകളുടെ സാമ്യമുളള സിനിമ തന്നെയാണിത്.എന്നാല്‍ കടിച്ചാപൊട്ടാത്ത ഡയലോഗ്കളൊ ഒന്നും തന്നെ ചിത്രത്തിലില്ല.നിരവധി മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.സുരേഷ് ഗോപിയുടെ അഭിനയം റിയലിസ്റ്റിക്കായി തോന്നി.രണ്ട് കാലഘട്ടങ്ങളില്‍ കഥാപാത്രത്തിനുണ്ടാകുന്ന മാറ്റങ്ങളൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.’സിനിമയില്‍ റിയലിസം വരുന്നത് പെര്‍ഫോമന്‍സിലൂടെയാണ്.സിനിമയുടെ കഥയൊക്കെ തന്ന പ്രഡിക്ടബിള്‍ ആണ്.ചിത്രത്തിലെ ഒരോ കഥാപാത്രവും അവരവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.രണ്‍ജി പണിക്കര്‍,റേച്ചല്‍ ഡേവിഡ്,മുത്തുമണി,സാദിഖ് ഇവരൊക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്.ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥയില്‍ ഒരു പുതുമയില്ലാത്തത് ന്യുനതയായിതോന്നി.നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണം നന്നായിരുന്നു.ഹൈറേഞ്ചിന്റെ വിഷ്വല്‍സൊക്കെ ഗംഭീരമാണ്.രഞ്ജിന്‍ രാജിന്റെ സംഗീതം നന്നായിരുന്നു.ചിത്രത്തില്‍ രണ്ട് പാട്ടുകളാണുളളത്.രണ്ട് പാട്ടുകളും കഥയുടെ ഇമോഷനെ മുന്‍ നിര്‍ത്തിയാണ് ഒരുക്കയിരിക്കുന്നത്.സുരേഷ് ഗോപിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരുച്ചുവരവു തന്നെയാണ് കാവല്‍ നടത്തിയിരിക്കുന്നു.ഫാമിലി പ്രേക്ഷകനെ സിനിമ തീര്‍ച്ചയായും തൃപ്തിപ്പെടുത്തും.ഒരു തവണ തിയറ്ററുകളില്‍ പോയി കണ്ടിരിക്കാന്‍ കഴിയുന്ന മാസ്സ് ആക്ഷന്‍ ഫാമിലി എന്റെര്‍ടെയിനര്‍ ചിത്രം തന്നയാണ് കാവല്‍. Post Views: 9,249 Facebook Twitter WhatsApp Tags: Anaitha Nair, Kaaval, malayalam movie, Nithin Renji Panicker, Rachel David, Ranjin Raj, renji panicker, suresh gopi
തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരുമായി കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ആർ.എൻ.രവി കേരളത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത്. Web Team First Published Nov 15, 2022, 5:59 PM IST തിരുവനന്തപുരം: ലോകായുക്ത ദിനത്തിൽ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. നിയമ മന്ത്രി പി രാജീവും ഗവർണർക്ക് ഒപ്പം വേദി പങ്കിട്ടു. തമിഴ്‍നാട് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരുമായി കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനീടെയാണ് ആർ.എൻ.രവി കേരളത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത്. പ്രതിപക്ഷ കക്ഷികൾ അധികാരത്തിലുള്ള തമിഴ്നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളിൽ സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മിൽ ഏറ്റുമുട്ടൽ അതിശക്തമായി തുടരുന്നതിനിടെയാണ് കേരള ലോകായുക്തയുടെ അതിഥിയായി ആര്‍.എൻ രവി തലസ്ഥാനത്ത് എത്തിയത് എന്നതാണ് കൗതുകം. കേരളഗവര്‍ണര്‍ക്കെതിരെ ആയിരങ്ങളെ അണിനിരത്തി സിപിഎം ഇന്ന് രാജഭവന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു. സമരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണയുമായി ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയും എത്തിയിരുന്നു. ലോകായുക്തയെ ഇല്ലാതാക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കുകയാണെന്നും കേരളത്തിലും അഴിമതി നിരോധന നിയമങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അഴിമതി കേസുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും അഴിമതി തടയാൻ സഹായകരമായി ലോകായുക്ത പോലുള്ള സംവിധാനങ്ങളുണ്ടെന്നും രാജീവ് പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എൻ രവിയുടെ വാക്കുകൾ - ഈ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എനിക്ക് പല കാരണങ്ങളുണ്ട്. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എൻ്റെ ദീര്‍ഘകാല സുഹൃത്താണ്. ലോകായുക്ത ദിനത്തിൻ്റെ പ്രാധാന്യമാണ് മറ്റൊരു കാരണം. മറ്റൊന്ന് കേരളത്തിൽ ഇങ്ങനെയൊരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുമ്പോൾ കേരള കേ‍ഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ എനിക്കത് നിരസിക്കാനാവില്ല. എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവർണർ സ്ഥാനത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങൾ എടുക്കൻ ഗവർണർക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടും. കേരള ലോകായുക്ത സിറിയക് ജോസഫിൻ്റെ വാക്കുകൾ - തമിഴ്നാട് ഗവർണറെ ഈ ചടങ്ങിലേക്ക് വിളിച്ചത് താൻ തന്നെയാണ്. ഗവർണർ സ്ഥാനത്ത് നിന്ന് അല്ലെങ്കിലും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ ആർ.എൻ.രവി യോഗ്യനാണ്. മന്ത്രി അല്ലെങ്കിലും ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ യോഗ്യനാണ് പി.രാജീവും. യോഗ്യത നോക്കി തന്നെയാണ് നേതാക്കളെ ഈ പരിപാടിക്ക് ക്ഷണിച്ചത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിനെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി തുടങ്ങി എൽഡിഎഫ് നേതാക്കൾ എല്ലാം മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. അതേസമയം പ്രക്ഷോഭം നടക്കുമ്പോൾ ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല. മാർച്ച് തടയണമെന്നായിരുന്നില്ല ആവശ്യം; മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കെ.സുരേന്ദ്രൻ 'സുരേന്ദ്രാ... ആളും തരവും നോക്കി കളി'; സുരേന്ദ്രന്‍റെ വിഡ്ഢിത്തം കേട്ടവര്‍ ചിരി നിര്‍ത്തിയിട്ടില്ല: സുധാകരൻ
ലാറ്റിൻ അമേരിക്കൻ വൻകരയിലെ ബ്രസീൽ എന്ന രാജ്യം പോർച്ചുഗീസ് അധിനിവേശത്തിന്റെ പേരിലായിരുന്നു. ചരിത്രപുസ്തകങ്ങളിൽ കുറിക്കപ്പെട്ടു വച്ചിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഫുട്ബോളിന്റെ നാമമാണ് ആ പേരിന് പര്യായമായി ചാർത്തിപ്പെട്ടത്. ബ്രസീലിയൻ തെരുവുകളിൽ ജനിച്ചുവീഴുന്ന കുട്ടികളുടെ സിരകൾ രക്തത്തോടൊപ്പം ഫുട്ബോളും ഓടി തുടങ്ങിയിരിക്കും. സിരകളിൽ ലഹരിയായി സാമ്പാ നൃത്തച്ചുവടുകൾ പോഷിപ്പിക്കുന്ന അവരുടെ കാലുകളിലെ പന്തടക്ക മികവ് ജന്മസിദ്ധമായി ലഭ്യമാണോ എന്ന് പലരും അതിശയിച്ചു പോകാറുണ്ട്. അത്രമാത്രം ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഒരു ജനതയാണ് ബ്രസീലിയൻ ജനത. പുരുഷ ഫുട്ബോൾ താരങ്ങൾ മാത്രം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോൾ ബ്രസീൽ ജന്മം നൽകിയത് ഒരുപറ്റം ലിംഗഭേദം ഇല്ലാത്ത ഫുട്ബോൾ ഇതിഹാസങ്ങൾക്കാണ്. പെലെയും ഗാരിഞ്ചയെയും സോക്രട്ടീസിനെ യും പോലെയുള്ള താരങ്ങൾ വാഴ്ത്തപ്പെടുമ്പോൾ ആധുനിക ഫുട്ബോളിലെ വനിതാ ഇതിഹാസങ്ങളും ബ്രസീലിന് ഉണ്ട്. വനിതാ ഫുട്ബോളിലും ഇതിഹാസങ്ങളുടെ കണക്കെടുത്തു നോക്കുകയാണെങ്കിൽ ബ്രസീലിയൻ താരങ്ങൾ വളരെ മുന്നിൽ തന്നെ നിൽക്കുന്നു ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ ടോക്കിയോ ഒളിമ്പിക്സിൽ ചൈനയ്ക്കെതിരെ 43 വയസ്സുള്ള ബ്രസീലിയൻ താരം ഫോർമിഗ ബൂട്ട് കെട്ടിയപ്പോൾ പിറന്നത് ഒരു റെക്കോഡാണ് തുടർച്ചയായി ഏഴ് ഒളിമ്പിക്സുകളിൽ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പ്രതിനിധീകരിച്ച ആദ്യ വനിത എന്ന റെക്കോർഡ്. അത് മാത്രമല്ല മറ്റൊരു റെക്കോർഡും ഉയർന്നിരുന്നു. ബ്രസീലിയൻ ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസം എന്ന് വാഴ്ത്തപ്പെടുന്ന വനിതാ ഫുട്ബോളർ ആയ മാർത്ത ഇന്ന് ഗോൾ നേടിയപ്പോൾ തുടർച്ചയായി 5 ഒളിമ്പിക്സ് ഫുട്ബോൾ ടൂർണമെൻറ് കളിൽ ഗോൾ നേടുന്ന ഒരേയൊരു താരം എന്ന റെക്കോർഡ് കൂടി ഈ ബ്രസീലിയൻ ഇതിഹാസത്തിനു ലഭിച്ചു. അതേ ലിംഗഭേദങ്ങളിൽ ഒതുക്കി തീർക്കാൻ കഴിയില്ല ബ്രസീലിയൻ ജനതയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഫുട്ബോൾ എന്ന വികാരത്തിനെ
സ്വർണ വിലയിൽ മാറ്റമില്ല | ഷവോമി ഇന്ത്യയ്ക്ക് തിരിച്ചടി; ചീഫ് ബിസിനസ് ഓഫീസർ രാജിവച്ചു | ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് | ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്നു | ഹിമാചലിലെ തിയോഗിൽ സിപിഐഎം സ്ഥാനാർത്ഥി മുന്നേറുന്നു | ഹിമാചല്‍ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 30 നേതാക്കളെ പുറത്താക്കി | ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നില്‍ | ഐ- ടൈപ് 6 പുറത്തിറക്കി ജാഗ്വാർ | മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി; രോഗബാധിതരുടെ എണ്ണം 464 ആയി ഉയര്‍ന്നു | വോട്ടെണ്ണല്‍ തുടങ്ങി; ഗുജറാത്തില്‍ ബിജെപി മുന്നില്‍, ഹിമാചലില്‍ ബലാബലം | ആറാട്ടണ്ണന് രാഷ്ട്രീയക്കാരെല്ലാം ഫ്രോഡുകളാണ് Videos October 3, 2022 | Published by : Express Kerala Network ഒറ്റ സിനിമാ പ്രതികരണത്തിലൂടെ സോഷ്യല്‍ മീഡിയക്ക് ഏറെ പരിചിതനായ വ്യക്തിയാണ് ‘ആറാട്ടണ്ണന്‍’ എന്ന് പറയപ്പെടുന്ന സന്തോഷ് വര്‍ക്കി. ഉന്നത വിദ്യാസമ്പന്നനായ ഈ യുവാവ് നടിമാരെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതും സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗമായ സംഭവമാണ്. ഇപ്പോഴിതാ അദ്ദേഹം രാഷ്ട്രീയത്തിലും ‘കൈ’ വച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തണമെന്ന് സാക്ഷാല്‍ എ കെ ആന്റണിയെ വിളിച്ചാണ് ‘ആറാട്ടണ്ണന്‍’ ആവശ്യപ്പെട്ടിരിക്കുന്നത്.(വീഡിയോ കാണുക) എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില് 10 ജില്ലകളില് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ശനിയാഴ്ച്ച മുതല് പ്രാബല്യത്തില് വരും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ജില്ലാകളക്ടര്മാര് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. കണ്ണൂരിലും കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. ജില്ലകളില് പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്മാര് വ്യക്തമാക്കി. ഇതുപ്രകാരം പൊതു സ്ഥലങ്ങളില് അഞ്ചില് കൂടുതല് ആളുകള് കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്പ്പെടുത്തി. കണ്ടെയ്ന്മെന്റ് സോണുകള്ക്ക് അകത്തും പുറത്തും … By Sambhu MS Sat, 3 Oct 2020 സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ശനിയാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ജില്ലാകളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. കണ്ണൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലകളില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കി. ഇതുപ്രകാരം പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തടസ്സങ്ങളില്ല. മുന്‍പ് പ്രഖ്യാപിച്ച പരീക്ഷകള്‍ നടക്കും. വിവാഹങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ശവസംസ്‌കാരത്തിനു 20 പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്. സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ക്ക് 20 പേര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മതപരമായ ഒത്തുചേരലുകള്‍ക്കും 20 പേര്‍ക്ക് ഒന്നിക്കാം. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും പൊലീസും അതീവജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകളില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും കളക്ടര്‍മാര്‍ വ്യക്തമാക്കി.
[[[ചുവപ്പ് ദിനങ്ങളിലെ പോരാട്ടം]]]🌹 ഉടലുറവകൾ ചുവന്നൊഴുകുബോൾ പോരാളിയായിടുന്നവൾ മാസം തോറും ചുവപ്പ് ധാരയിൽ മുങ്ങി വിപ്ലവം ശ്രീഷ്ർട്ടിക്കുന്നവൾ അവൾ സഹിച്ച വേദനയിൽ മാത്രതത്തിന്റെ പുൽനാ മ്പുകൾ ഉണ്ടായിരുന്നു എന്നിട്ടും അവളെ അശുദ്ധിയെന്നു വിളിച്ചു അവൾ… Read More »ചുവപ്പ് ദിനങ്ങളിലെ പോരാട്ടം Search for... Download App Amazon Todays Deals ദേ അക്ഷരത്താളുകൾ കഥകൾ നിങ്ങളുടെ ഫേസ്ബുക്കിലും.. കഥകൾ വരുന്ന ആ നിമിഷം തന്നെ വായിക്കുവാൻ ഇപ്പോൾ തന്നെ പേജ് ലൈക്ക് ചെയ്യൂ 👍 അക്ഷരത്താളുകൾ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ കഥകൾക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മസ്‌തിഷ്‌ക്കത്തിന്റെ വ്യത്യസ്‌തമായ ദൃശ്യഭൂമികയിലേക്ക്‌ പ്രവേശിക്കാന്‍ പുതിയൊരു ഇമേജിങ്‌ സങ്കേതം വഴി തുറക്കുന്നു. 'ഡിഫ്യൂഷന്‍ സ്‌പെക്ട്രം ഇമേജിങ്‌' (Diffusion spectrum imaging) എന്നാണ്‌ പുതിയ സങ്കേതത്തിന്റെ പേര്‌. മസാച്യൂസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലിലെ ന്യൂറോസയന്റിസ്‌റ്റ്‌ വാന്‍ വിഡീന്‍ ആണ്‌ പുതിയ ഇമേജിങ്‌ രീതി വികസിപ്പിച്ചെടുത്തത്‌. 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌' (MRI) ഡേറ്റയുടെ നൂതന രീതിയിലുള്ള വിശകലനമാണ്‌ പുത്തന്‍ സങ്കേതത്തില്‍ നടക്കുക. കോശങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യുന്ന നാഡീനാരുകളെ മാപ്പ്‌ ചെയ്യാന്‍ ഗവേഷകര്‍ക്ക്‌ ഇത്‌ അവസരമൊരുക്കുന്നു. സങ്കീര്‍ണ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ സൂക്ഷ്‌മമായി മനസിലാക്കാനും സിരാരോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച ലഭിക്കാനും പുതിയ മാര്‍ഗം സഹായിക്കും. പുതിയ സങ്കേതമുപയോഗിച്ച്‌ ദൃശ്യരൂപം നല്‍കിയ ജീവനുള്ള വ്യക്തിയുടെ മസ്‌തിഷ്‌ക്കത്തിന്റെ പൂര്‍ണരൂപമാണ്‌ മുകളില്‍. എന്നാല്‍, നാഡീനാരുകളില്‍ ഒരു വിഭാഗത്തെ മാത്രം ചിത്രീകരിച്ചതാണ്‌ താഴത്തെ ദൃശ്യം. ഇരു ദൃശ്യങ്ങളിലും മധ്യത്തിലും താഴെയുമായി കാണപ്പെടുന്ന ചുവന്ന നാരുകള്‍, മസ്‌തിഷ്‌ക്കത്തിന്റെ ഇരുപകുതികളെയും ബന്ധിപ്പിക്കുന്ന 'കോര്‍പ്പസ്‌ കൊളോസ'ത്തിന്റെ ഭാഗമാണ്‌. നേരിട്ടു ദൃശ്യവത്‌ക്കരിക്കാന്‍ കഴിയാത്തത്ര സൂക്ഷ്‌മങ്ങളാണ്‌ നാഡീനാരുകള്‍. അതിനാല്‍, അവയിലൂടെയുള്ള ജലതന്മാത്രകളുടെ വിസരണം അളന്നാണ്‌ ദൃശ്യവത്‌ക്കരണം നടത്തുന്നത്‌. അതിനായി ഗവേഷകര്‍ എം.ആര്‍.ഐ. ദൃശ്യങ്ങളെ 'വോക്‌സലുകള്‍' (voxels) അഥവാ ത്രിമാന പിക്‌സലുകള്‍ ആയി വിഭജിക്കുന്നു. അതിന്‌ ശേഷം, ഓരോ വോക്‌സലിലും എല്ലാ ദിശയിലും ജലം എത്ര വേഗത്തില്‍ വ്യാപിക്കുന്നു എന്ന്‌ കണക്കാക്കുന്നു. ആ ഡേറ്റയാണ്‌ ചുവടെയുള്ള ആദ്യ ദൃശ്യങ്ങളില്‍ കടലമണികള്‍ പോലെ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത്‌. ഓരോന്നിന്റെയും ആകൃതിയില്‍നിന്ന്‌ വ്യത്യസ്‌ത നാഡീനാരുകളുടെ (ചുവപ്പും നീലവും വരകള്‍) ആ പോയന്റിലുള്ള പാത ഏതൊക്കെയാണെന്ന്‌ ഗവേഷകര്‍ പരോക്ഷമായി ഗണിച്ചെടുക്കുന്നു. അതനുസരിച്ച്‌ രൂപം നല്‍കിയ ചിത്രമാണ്‌ ചുവടെയുള്ള മൂന്നാമത്തേത്‌. മസ്‌തിഷ്‌ക്കത്തിലെ പ്രത്യേക സര്‍ക്കീട്ടുകളെക്കുറിച്ചു മാത്രം പഠിക്കാനും പുതിയ സങ്കേതം സഹായിക്കും. പഠനവിധേയമാക്കേണ്ട നാഡീനാരുകളെ മാത്രം വേര്‍തിരിച്ചു ചിത്രീകരിക്കാന്‍ കഴിയും. മനുഷ്യരില്‍ വൈകാരികമായ അനുഭവങ്ങള്‍, ഓര്‍മശക്തി എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കീട്ടുകളുടെ ദൃശ്യവത്‌ക്കരണമാണ്‌ ചുവടെ. ഒരു കുരങ്ങിന്റെ തലച്ചോറിന്റെ ദൃശ്യം പുതിയ സങ്കേതത്തില്‍ പകര്‍ത്തിയതാണ്‌ ചുവടെ. നാഡീനാരുകളില്‍ ഒരു വിഭാഗത്തെ മാത്രം ചിത്രീകരിച്ചതാണ്‌ ചുവടെയുള്ള രണ്ടാമത്തെ ദൃശ്യം. (മസാച്യൂസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലിന്‌ കീഴില്‍ 'മാര്‍ട്ടിനോസ്‌ സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഇമേജിങി'ലെ വാന്‍ വിഡീന്‍, റോപെങ്‌ വാങ്‌, ജെറേമി സ്‌കമാഹ്‌മാന്‍, ഗ്വാങ്‌പിങ്‌ ഡായ്‌ എന്നിവര്‍ പകര്‍ത്തിയതാണ്‌ ഇവിടെ ഉപയോഗിച്ച ദൃശ്യങ്ങള്‍. കടപ്പാട്‌: ടെക്‌നോളജി റിവ്യൂ) കാണുക: ചികിത്സാ വിപ്ലവത്തിന്‌ 'ഗുഹാമനുഷ്യന്‍' Posted by Joseph Antony at 11/11/2008 02:00:00 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ആരോഗ്യം, ശാസ്‌ത്രം, സ്‌പെഷ്യല്‍ 2 comments: Joseph Antony said... മസ്‌തിഷ്‌ക്കത്തിന്റെ വ്യത്യസ്‌തമായ ദൃശ്യഭൂമികയിലേക്ക്‌ പ്രവേശിക്കാന്‍ പുതിയൊരു ഇമേജിങ്‌ സങ്കേതം വഴി തുറക്കുന്നു. 'ഡിഫ്യൂഷന്‍ സ്‌പെക്ട്രം ഇമേജിങ്‌' എന്നാണ്‌ പുതിയ സങ്കേതത്തിന്റെ പേര്‌. കോശങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യുന്ന നാഡീനാരുകളെ മാപ്പ്‌ ചെയ്യാന്‍ ഇത്‌ അവസരമൊരുക്കുന്നു. സങ്കീര്‍ണ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ സൂക്ഷ്‌മമായി മനസിലാക്കാനും സിരാരോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച ലഭിക്കാനും പുതിയ മാര്‍ഗം സഹായിക്കും. 2:15 PM Suraj said... കുറേ കാലംകൂടി ത്രില്ലടിപ്പിച്ച പേപ്പറ്.... ഫങ്ഷനല്‍ എം ആര്‍ ഐയിലേതു പോലെ പ്രാദേശിക ആക്റ്റിവിറ്റി മാത്രമല്ല, ഇനി അവയുടെ കണക്റ്റോമുകളും നിരീക്ഷിക്കാം, അതും, ഒരു സ്കാനെടുക്കുന്ന ലാഘവത്തില്‍ . കുറേ കാലമായി സജീവമല്ലാതിരുന്ന മെഡിക്കല്‍ ന്യൂറോളജിക്ക് ഇതൊരു ഉണര്‍വ്വാകും. ഊഹാപോഹത്തിയറികളില്‍ നിന്നും സൈക്കോളജി ഗവേഷണങ്ങളെയും മോചിപ്പിക്കും. സംശയമില്ല. ഒപ്പം അത്സൈമേഴ്സ്,പാര്‍ക്കിന്‍സോണിസം, ഓട്ടിസം, സൈക്യാട്രിക് പ്രശ്നങ്ങള്‍ , പലതരം മസ്തിഷ്കാഘാതങ്ങള്‍ - ഇവയിലെയൊക്കെ പുനര്‍ നിര്‍ണ്ണയിക്കപ്പെടുന്ന നാഡീബന്ധങ്ങളുടെ കൃത്യമായ ചിത്രങ്ങളും ഇനി അനാവൃതമാകും. സാധ്യതകള്‍ അനന്തം...അടുത്ത പതിനഞ്ചുവര്‍ഷത്തിനകം ഒരു നോബല്‍ സമ്മാനത്തിനു വരെ സാധ്യതയും !
ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പച്ചപ്പും തണുപ്പും വീട്ടിലേക്ക് എത്തിക്കുക എന്നത് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് ടെറാ കോട്ടയിൽ നിർമ്മിക്കുന്ന ജാളികൾ. വ്യത്യസ്ത ഡിസൈനുകളിൽ വിപണിയിൽ എത്തുന്ന ടെറാകോട്ട ജാളി ബ്രിക്കുകൾ ഉപയോഗിച്ച് കോർട്ടിയാഡ് പോലുള്ള ഭാഗങ്ങളിൽ ഭിത്തികൾ നിർമ്മിച്ച് നൽകാം. പൂർണ്ണമായും അടച്ച് കെട്ടി നിർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ഭാഗങ്ങളിൽ ഇവ വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താനും സാധിക്കും. ജാളി ബ്രിക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. വായു സഞ്ചാരവും വെളിച്ചവും വീട്ടിനകത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് ടെറാക്കോട്ടയിലുള്ള ജാളി ബ്രിക്കുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. നിർമ്മിക്കുമ്പോൾ ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ ഒട്ടിച്ച് നൽകുകയാണ് ഇവ ചെയ്യുന്നത്. ആഗ്രഹിച്ച പാറ്റേണുകളിൽ എളുപ്പം നിർമ്മിച്ച് എടുക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലായി ഇവയെ കണക്കാക്കാം. റൂബി, ഓപ്പൽ,ഡയമണ്ട്, പെറ്റൽ എന്നീ ഷേയ്പ്പുകളിൽ എല്ലാം ഇവ ലഭ്യമാണ്. വലിപ്പം കൂട്ടിയും കുറച്ചും വ്യത്യസ്ത രീതികളിലുള്ള ബ്രിക്കുകൾ ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാം. കൂടുതലായും നീളം 20 സെന്റീമീറ്റർ, വീതി 20 സെന്റീമീറ്റർ, തിക്നെസ് 7 സെന്റീമീറ്റർ എന്നീ അളവുകളിലാണ് ബ്രിക്ക് നിർമ്മാണം നടത്തുന്നത്. വീടിന് അകത്ത് മാത്രമല്ല പുറം ഭാഗങ്ങളിലും ഇവ വ്യത്യസ്ത പാറ്റേണുകളിൽ ഉപയോഗപ്പെടുത്താം. നല്ല ക്വാളിറ്റിയിലുള്ള മെറ്റീരിയൽ വീടിന്റെ ഇന്റീരിയറിലേക്ക് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഒരു സ്റ്റോണിന് ഏകദേശം 100 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇവയിൽ ഒരു സ്ക്വയർ ഫീറ്റ് സ്ഥലത്തേക്ക് രണ്ടേകാൽ ഇഞ്ച് എന്ന അളവിലാണ് ജാളി ബ്രിക്ക് ആവശ്യമായി വരുന്നത്. പ്രധാന ഗുണങ്ങളും ദോഷങ്ങളും. വളരെയധികം ശ്രദ്ധയോടെ കൂടി വേണം ജാളി ബ്രിക്കുകൾ നിർമ്മിക്കാൻ. സ്റ്റോണിന്റെ വെയിറ്റ് നല്ല രീതിയിൽ താങ്ങി നിർത്താനായി ഫ്ലാറ്റ് ടൈപ്പിലുള്ള ഫ്രെയിമുകൾ ഉപയോഗപ്പെടുത്തേണ്ടി വരും. ഫ്രെയിമുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഉദ്ദേശിച്ച ഡിസൈനിലേക്ക് മാറ്റി എടുക്കേണ്ടി വരും.മുകളിലേക്ക് ഒരുപാട് ലെയറുകൾ നൽകുന്നുണ്ടെങ്കിൽ ഭാരം കൂടുതലായി പൊട്ടിപ്പോകാനുള്ള സാധ്യത മുന്നിൽ കാണണം. വീടിന്റെ ഭിത്തികളിൽ പരീക്ഷിക്കാം ജാളി ബ്രിക്കുകൾ വ്യത്യസ്ഥ രീതികളില്‍ പല ഷെയ്പ്പുകളിലും. കല്ലുകൾക്ക് സ്വാഭാവികത നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പെയിന്റുകൾ ഉപയോഗിക്കേണ്ടതില്ല. അതേസമയം വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്പ്രേ പെയിന്റ്. ചെയ്യാവുന്നതാണ്. ജാളി ബ്രിക്കിന്റെ പ്രധാന ഗുണങ്ങൾ വായു,വെളിച്ചം എന്നിവ ലഭിക്കും എന്നതാണ്. ഡബിൾ റൂഫ് ഹൈറ്റിൽ നൽകുന്ന സ്റ്റെയർകേസ് ഭാഗങ്ങളിലെല്ലാം ഭിത്തിയിൽ ഇത്തരം ബ്രിക്കുകൾ ഉപയോഗിക്കാം. ജാളി ബ്രിക്ക് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷങ്ങൾ ചെറിയ ഇഴജന്തുക്കളും പ്രാണികളും വീട്ടിനകത്തേക്ക് വരാനുള്ള സാധ്യതയാണ്. ശരിയായ രീതിയിൽ ചെയ്തില്ല എങ്കിൽ വീടിന്റെ ടോപോ ഗ്രഫിയിൽ വ്യത്യാസങ്ങൾ വരും. വീടിനോട് ചേർന്ന് മണ്ണിട്ട റോഡോ മറ്റോ ഉണ്ടെങ്കിൽ വീട്ടിനകത്ത് പൊടി കൂടുതലായി അടിക്കാനുള്ള സാധ്യത കാണണം. ഭിത്തിയോട് ചേർന്ന് മരങ്ങൾ ഉണ്ടെങ്കിൽ ഇലകളും വീട്ടിനകത്തേക്ക് വീഴാനുള്ള സാധ്യതയും കുറവല്ല. ജാളി ബ്രിക്കുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഇത്തരത്തിൽ ഗുണങ്ങളും ദോഷങ്ങളും നിരവധിയാണ്.
Breaking News: മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ ◆ യുഎസ്എയെ പരാജയപ്പെടുത്തി ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ് ◆ വിഴിഞ്ഞം സമരം സമവായത്തിലേക്ക്?; ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ◆ രാഷ്ട്രീയ കൊലപാതക പ്രതികള്‍ക്ക് ശിക്ഷായിളവ്; സിപിഎം കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ശ്രമം: വിഡി സതീശൻ ◆ കാമറൂണിനെതിരെയുള്ള പരാജയം; ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ നാണക്കേട് ◆ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; മധ്യപ്രദേശിൽ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു ◆ യുപിയിൽ 14കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ ◆ ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റ‍ഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി ◆ ഭാരത് ജോഡോ യാത്ര: റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി അവസാനിപ്പിക്കാൻ കോണ്‍ഗ്രസ് ◆ പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം ◆ Breaking News Entertainment Top Stories ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്; താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം Evartha Desk 27 September 2022 ഓൺലൈൻ വിനോദ ചാനൽ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി തനിക്ക് സംഭവിച്ച തെറ്റ് സമ്മതിച്ചെന്നും കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. നിലവിൽ ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. അപമര്യാദയായി പെരുമാറിയ അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല.
ഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും നേരില്‍ കാണും. മൂവരും തമ്മില്‍ വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയില്‍ മന്ത്രിസഭാ വികസിപ്പിക്കാന്‍ തീരുമാനിച്ചതായാണ് അറിവ്. നിലവിലെ മന്ത്രിസഭയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയും കാണുന്നുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതായും ഉണ്ട്. Stories you may like ഗുജറാത്തിൽ പ്രതാപം നിലനിർത്താൻ ബിജെപി; വിരാംഗമിൽ ഹർദ്ദിക് പട്ടേൽ; ഘട്‌ലോദിയയിൽ ഭൂപേന്ദ്ര പട്ടേൽ; 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു എനിക്ക്സംസാരിക്കാനുളളത് പാകിസ്താനോടല്ല; കശ്മീരിലെ ജനങ്ങളോടാണ്; മെഹബൂബ മുഫ്തിയെയും ഫറൂഖ് അബ്ദുളളയെയും നിലംപരിശാക്കി കശ്മീരിൽ അമിത് ഷാ ഏഴു കേന്ദ്ര മന്ത്രിമാരുമായി സമാന രീതിയിലുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി ഡല്‍ഹിയിലെ തന്റെ വസതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍, ഹര്‍ദീപ് പുരി എന്നിവര്‍ പങ്കെടുത്ത ആ മീറ്റിംഗില്‍ അതാത് വകുപ്പുകളുടെ കൊവിഡ് കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയതായി അറിയുന്നു. Tags: Amit Shahj p naddanarebdramodi Share14TweetSendShare Discussion about this post Latest stories from this section മതം മാറാൻ ഭാര്യ ഭീഷണിപ്പെടുത്തുന്നു ;28 കാരനായ ദീപക്കിൻറെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി ‘ഹിന്ദുക്കള്‍ മുസ്ലീം ഫോര്‍മുല പിന്തുടരണം, പെണ്‍കുട്ടികളെ 18-20 വയസില്‍ വിവാഹം കഴിപ്പിക്കണം’; എഐയുഡിഎഫ് പ്രസിഡന്റ് പരിശുദ്ധിയും ദിവ്യത്വും നിലനിര്‍ത്തണം, ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഭാരത് ജോഡോ യാത്രയാണ് പ്രധാനം; രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല Next Post ഹിന്ദു ജനജാഗൃതി സമിതിയുടെ പേജുകളെ, ഫേസ്ബുക്ക് ഒരു കാരണവുമില്ലാതെ നിരോധിച്ചു; സക്കീർ നായികിന്റെയടക്കം ഇസ്ലാമിക ജിഹാദും മത സ്പർദ്ധയും വളർത്തുന്ന ഫേസ്ബുക്ക് പേജുകൾ ഇപ്പോഴും ലഭ്യം, പ്രതിഷേധം ശക്തമാകുന്നു Latest News മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനറെ ശബ്ദം തിരിച്ചറിയാൻ സാധിക്കുന്നില്ല,കേസ് അവസാനിപ്പിക്കാൻ നീക്കം ; ഭരണഘടനാ വിരുദ്ധ പരാമർശം സജിചെറിയാനെതിരായ കേസ് തെളിയിക്കാനായില്ലെന്ന് പോലീസ് വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷൻ കെ.വി മദനൻ അന്തരിച്ചു 2018 ലെ പ്രളയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; വൻ താരനിര കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക് സ്പീക്കറായി ഷംസീറിന്റെ ആദ്യ ഊഴം; നിയമസഭ സമ്മേളനം നാളെ; ഗവർണറെ പൂട്ടാനൊരുങ്ങി സർക്കാർ; എതിർപ്പുകളോടെ പ്രതിപക്ഷം; വിഴിഞ്ഞം കലാപവും നഗരസഭയിലെ കത്തും ചർച്ചയാകും എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ ആദ്യ വാക്സിൻ അണിയറയിൽ ഒരുങ്ങുന്നു ;ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം(Breaking) ‘ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കില്ല ; ചുമതലയേറ്റെടുത്ത് ഒരാഴ്ചക്കുള്ളിൽ പാക് അധീന കശ്മീരിലെത്തി പാക്കിസ്ഥാൻ സൈനിക തലവൻറെ വെല്ലുവിളി ; ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്ന് പാക് മാധ്യമങ്ങളും വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ല, ബിഷപ്പുമാർക്കെതിരെ കേസ്സെടുത്തത് തെറ്റായിപോയെന്നും ശശി തരൂർ എംപി
തൈര് ഭക്ഷണത്തോടൊപ്പം ഉപയോഗിക്കാത്തവരാരും ഉണ്ടാകില്ല. ഇന്ത്യയിലെ ഒരുപാടു വിഭവങ്ങളില്‍ തൈര് ഒരു പ്രധാന ഘടകമാണ്. ആഹാരത്തില്‍ രുചിക്കായ് ചേര്‍ക്കുന്നതിലുപരി ഒരു പാടു ആരോഗ്യഗുണങ്ങളും ചര്‍മ്മസംരക്ഷണത്തിനും തൈര് ഉപയോഗിക്കാം.പാലിനേക്കാളും ഗുണപ്രദമാണ് തൈര്. ദഹനപ്രക്രിയ സുഗമമാക്കുന്ന തൈര് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ധാതുലവണങ്ങള്‍ എന്നിവയാലും സമ്പുഷ്ടമാണ്.തൈരിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം തൈരില്‍ ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നു.കാല്‍സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തി നല്‍കുകയും ചെയ്യുന്നു.കാല്‍സ്യം എല്ലുകള്‍ക്കു പുറമെ പല്ലിനും ഉറപ്പു നല്‍കുന്നു. ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കുന്നു. പാല്‍ കഴിക്കുന്നതുകൊണ്ട് ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കു പോലും തൈര് ഉപയോഗിക്കാം. തൈരിലെ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തിന് ഗുണകരമായ പല ബാക്ടീരിയകളും തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടല്‍സംബന്ധമായും ദഹനസംബന്ധമായും ഉള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത്തരം ബാക്ടീരിയകള്‍ ദഹനം എളുപ്പമാക്കുകയും രോഗപ്രതിരോധശേഷി വര്‍ധിക്കാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു തൈരില്‍ കാല്‍സ്യം കൂടാതം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മസൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും തൈരില്‍ ഉള്ള ഫോസ്ഫറസ്, വിറ്റാമിന്‍ ഇ,സിങ്ക് എന്നിവ ചര്‍മ്മത്തിനും മുടിക്കും വളരെ ആവശ്യമുള്ളതാണ്.തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.തൈര് കൊണ്ടുണ്ടാക്കുന്ന ഫേസ്പാക്കുകള്‍ ചര്‍മ്മം മിനുസവും തിളക്കമാര്‍ന്നതുമാക്കുന്നു.മുടിയിലെ താരനും മറ്റും ഇല്ലാതാക്കാനും തൈര് ഉപയോഗിക്കാം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു ഇതിലടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന്: തെറ്റായ ജീവിതശൈലിയും ആഹാരരീതികളും കാരണം ഇന്ന് രോഗങ്ങള്‍ പൊതുവേ കൂടുതലാണ്, പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. തൈര് കഴിക്കുന്നതിലൂടെ ഹൃദയസംബന്ധിയായ അസുഖങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കുവാന്‍ സാധിക്കും. ആര്‍ട്ടറിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുനതിനെ തടയുവാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും തൈര് സഹായിക്കുന്നു. സ്ത്രീകളുടെ ലൈംഗികാവയവങ്ങളില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. തൈരില്‍ അടങ്ങിയ ഘടകങ്ങള്‍ വയറിലുണ്ടാകുന്ന ലാക്ടോസ് വിരുദ്ധത മൂലം മലബന്ധം, വയറിളക്കം, കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ ഗുണകരമാകുന്നു. വണ്ണം കുറയ്ക്കുവാന്‍ സഹായിക്കും: തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ (cortisol) ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും, ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.
എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റേയും,കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML),പി ലേൺ പ്രൈവറ്റ് ലിമിറ്റഡ്ന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃകവിനോദസഞ്ചാര ദിനമായ ‘ഏപ്രില്‍ 18’ സമുചിതമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു പൈതൃക വിനോദസഞ്ചാര ക്വിസ് മത്സരം ഏപ്രില്‍ 23-ാം തിയതി ശനിയാഴ്ച ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വേദിയില്‍ സംഘടിപ്പിക്കുന്നു. മുതിർന്നവർക്കും/ വിദ്യാർത്ഥികൾക്കും 2 വിഭാഗമായി 2 പേരടങ്ങുന്ന ടീമുകളായി ഈ മത്സരത്തിൽ പങ്കെടുക്കാം എറണാകുളത്തിന്റെയും കേരളത്തിന്റെയും ചരിത്രം, സംസ്കാരം, ടൂറിസം, പൈതൃകം തുടങ്ങിയവയ്ക്കു ചോദ്യങ്ങളിൽ പ്രാമുഖ്യമുണ്ടായിരിക്കും. രജിസ്ട്രേഷൻ ഏപ്രിൽ 19 വൈകീട്ടു 4 മണി വരെ ജില്ലാ കളക്ടറുടെയും ഡിടിപിസി ഒഫീഷ്യൽ പേജിലൂടെയും ചെയ്യാവുന്നതാണ്.മത്സരത്തിന്റെ ആദ്യ ഘട്ടം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിലൂടെ ഏപ്രിൽ 20ന് രാത്രി എട്ട് മണിക്ക് നടക്കുന്നതായിരിക്കും.തിരഞ്ഞെടുക്കപെടുന്ന മത്സരാർത്ഥികൾ ഏപ്രിൽ 23 ന് ഉച്ചക്ക് 1:30 മണിക്ക് എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററി നോളജ് സർവീസസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും. വിജയികൾക്ക് അവാര്‍ഡിന് പുറമെ ഡിറ്റിപിസിയുടെ വിവിധ ഡെസ്റ്റിനേഷനുകളിലെ സാഹസിക വിനോദസഞ്ചാര സേവനങ്ങളില്‍ കുടുംബത്തോടൊപ്പം സൗജന്യ പ്രവേശനത്തിനും അവസരമുണ്ടായിരിക്കുന്നതാണ്.
കെ പി എ സി നാടകങ്ങളുടെ ചരിത്രത്തിൽ പലതുകൊണ്ടും വേറിട്ടുനിന്ന ഒരു നാടകമായിരുന്നു,1982-ൽ സമിതി അവതരിപ്പിച്ച 'സിംഹം ഉറങ്ങുന്ന കാട്'. കെ.പി.എ.സിയെപ്പോലെ തന്നെ നാടകരംഗത്ത് പേരും പെരുമയുമുള്ള സൂര്യസോമ എന്ന നാടകസംഘം സ്വന്തമായി നടത്തിയിരുന്ന എസ് എൽ പുരം സദാനന്ദൻ ഇതാദ്യമായി കെപിഎസി-ക്കു വേണ്ടി നാടകമെഴുതുന്നു എന്നതായിരുന്നു ആദ്യത്തെ പ്രത്യേകത. അത് സംവിധാനം ചെയ്തതാകട്ടെ കെപി എസി-യുടെ ജീവാത്മാവും പരമാത്മാവുമായ തോപ്പിൽ ഭാസിയും. നാടക, സിനിമാ രംഗങ്ങളിൽ തുല്യ പ്രതിഭകളെന്ന് അറിയപ്പെട്ടിരുന്ന തോപ്പിൽഭാസിയും എസ് എൽ പുരവും ഒരു നാടകത്തിനു വേണ്ടി ഒരുമിച്ചു ചേരുന്നു എന്നതായിരുന്നു എല്ലാറ്റിലും വലിയ സവിശേഷത. ഈ രണ്ടു വിശേഷങ്ങളോട് ചേർത്തു വെക്കാവുന്ന മറ്റൊരു പ്രത്യേകത കൂടി ആ നാടകത്തിനുണ്ടായിരുന്നു. അത് ആ നാടകത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു. കഷ്ടിച്ചു നാൽപ്പത് വയസ്സ് പിന്നിട്ട ആ നടൻ അഭിനയിച്ച വേഷം റിട്ടയർ ചെയ്യാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള ഒരു പോലീസുകാരന്റേതായിരുന്നു. ഭാര്യയും തൊഴിലില്ലാത്ത രണ്ടാൺമക്കളും മകളും മരുമകളുമെല്ലാമുള്ള കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവനും തലയിലേറ്റിയ ഒരു പോലീസുകാരൻ. ലോകത്തൊന്നിനെയും കൂസാത്ത മട്ടിൽ ഹാസ്യവും പരിഹാസവും കലർന്ന മർമ്മത്തിൽ ചെന്നുതറയ്ക്കുന്ന സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകരെയാകെ കയ്യിലെടുത്ത ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദൻ ഇപ്പോഴും കൺമുമ്പിലുണ്ട്. ഭാര്യയെ സദാനേരവും ഓരോന്നു പറഞ്ഞ് കളിയാക്കിയും നർമ്മരസത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന തൊഴിൽരഹിതനായ ഇളയ മകനോട് മത്സരിച്ച് തമാശ പറഞ്ഞും ജോലിയില്ലാത്ത മൂത്ത മകനെ ശകാരിക്കുകയും പരിഹസിക്കുകയും അവനിൽ വല്ലാത്തൊരു കോംപ്ലക്സ് ജനിപ്പിക്കുന്ന രീതിയിൽ മരുമകളോട് വാത്സല്യം കാണിക്കുകയും ഒക്കെ ചെയ്തുകൊണ്ട് നാടകമാകെ നിറഞ്ഞു നിൽക്കുകയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദൻ. തൊഴിലില്ലായ്മ യുവാക്കളിലുണ്ടാക്കുന്ന കടുത്ത നിരാശയും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളുമായിരുന്നു 'സിംഹം ഉറങ്ങുന്ന കാടി'ന്റെ പ്രമേയം. ഗോവിന്ദന്റെ അവിചാരിതമായ മരണത്തെത്തുടർന്നുള്ള ശോകാന്തരീക്ഷത്തിലേക്കാണ് അവസാനരംഗത്തിന്റെ യവനിക ഉയരുന്നത്. കാണികൾക്ക് അടുത്ത ആഘാതമേല്പിച്ചുകൊണ്ട് ഗോവിന്ദനെ കൊലപ്പെടുത്തിയതിന്റെ പേരിൽ ഇളയ മകനെ പോലീസ് അറസ്റ്റ്‌ ചെയ്യാൻ എത്തുന്നു. സർവീസിലിരിക്കുന്ന അച്ഛൻ മരിച്ചാൽ വിദ്യാഭ്യാസയോഗ്യതയുള്ള മക്കൾക്ക് ജോലി നല്കുന്ന നിയമം ചൂണ്ടിക്കാട്ടി മൂത്തമകനാണ് അനുജനെ ഈ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. എന്നാൽ പ്രായമധികരിച്ചതുകൊണ്ട് തനിക്ക് ഇനിയൊരു ജോലി കിട്ടാൻ സാധ്യത യില്ലെന്നറിയുന്ന അയാൾ അച്ഛനെ കൊലപ്പെടുത്തിയ അനുജനെ പോലീസിന് ഒറ്റുകൊടുക്കുകയാണ്. തൊഴിലില്ലായ്മ മനുഷ്യനെ ഏതു കടുംകൃത്യത്തിനും പ്രേരിപ്പിക്കും എന്നു വിളിച്ചുപറഞ്ഞ 'സിംഹം ഉറങ്ങുന്ന കാടി'ലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ മിക്കവരും ഒന്നാന്തരം അഭിനേതാക്കളായിരുന്നു. ഇളയ മകനായി അഭിനയിച്ച ചെറായി സുരേഷിനെ പ്രത്യേകമോർമ്മിക്കുന്നു. ആദ്യം കുറച്ചു നാടകങ്ങളിൽ മൂത്ത മകനായി അഭിനയിച്ച മഹേഷ് എന്ന നടൻ അത്ര നന്നായില്ലെങ്കിലും ഒരിടവേളയ്ക്ക് ശേഷം കെപിഎസി -യിലേക്ക് മടങ്ങിയെത്തിയ വിഖ്യാത നടൻ പ്രേമചന്ദ്രൻ ആ വേഷമേറ്റെടുത്തതോടെ അതിന് ഒരുപാട് മാനങ്ങൾ കൈവന്നു. കൈനകരി തങ്കരാജ്, മൂലധനം എന്ന നാടകത്തില്‍ നിന്ന് എന്നാൽ ഇവരെയൊക്കെ കടത്തിവെട്ടിക്കൊണ്ട് ആ നാടകത്തിലുടനീളം നിറഞ്ഞാടിയത് കേന്ദ്രകഥാപാത്രമായ ഗോവിന്ദന്റെ വേഷമെടുത്ത ആ നടനാണ്. കൈനകരി തങ്കരാജ്. അനായാസവും അയത്നലളിതവുമായ അഭിനയം കൊണ്ട് പ്രൊഫഷണൽ നാടകവേദിയിൽ കുറച്ചുകാലം കൊണ്ടുതന്നെ ശ്രദ്ധേയനായി മാറിയ ആ നടനെ ആന്നെ ഗോവിന്ദന്റെ വേഷത്തിലഭിനയിപ്പിക്കണമെന്നുള്ളത് എസ്എൽ പുരത്തിന്റെ നിർബന്ധമായിരുന്നു. തമാശയായിരുന്നു തങ്കരാജിന്റെ തട്ടകം. എന്നാൽ കച്ചവടനാടകങ്ങളുടെ സാമ്പ്രദായിക ചട്ടക്കൂടിൽ അകപ്പെട്ടുപോകാതെയുള്ള സ്വാഭാവികാഭിനയ ശൈലി, പ്രത്യേകിച്ച് ആ തനി നാടൻ സംഭാഷണരീതി തങ്കരാജിനെ വേറിട്ടുനിറുത്തി. കാമ്പും കാര്യഗൗരവവുമുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ തങ്കരാജ് അരങ്ങത്ത് കസറും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് എസ്എൽ പുരം ഗോവിന്ദനെ അവതരിപ്പിക്കാൻ ആ നടൻ തന്നെ വേണമെന്ന് വാശിപിടിച്ചത്. കെ പിഎസി-യിൽ എത്തിയപ്പോഴോ? അഭിനേതാവിന്റെ യഥാർത്ഥ പ്രതിഭ കണ്ടറിഞ്ഞ് അയാളുടേതായ തനതു ശൈലിയെ തട്ടിയുണർത്തി പ്രോത്സാഹിപ്പിച്ച്‌, വ്യത്യസ്തങ്ങളായ അഭിനയവഴികളിലൂടെ അയാളെ കൈപിടിച്ചു നടത്തി കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന തോപ്പിൽ ഭാസിയുടെ സംവിധാനശൈലിയാണ് അവിടെ തങ്കരാജിനെ കാത്തിരിപ്പുണ്ടായിരുന്നത്. തങ്കരാജ് കെ പിഎസി-യിലഭിനയിച്ച അടുത്ത നാടകം തോപ്പിൽ ഭാസി തന്നെ രചനയും സംവിധാനവും നിർവഹിച്ച 'സൂക്ഷിക്കുക ഇടതുവശം പോകുക' ആയിരുന്നു. ഒരു ഡാം പണിയുടെ പശ്ചാത്തലത്തിൽ മത, വർഗീയരാഷ്ട്രീയ ശക്തികളെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ദുരന്തങ്ങളും സംഘടിത തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവുകളുമൊക്കെ ചേർന്നതായിരുന്നു തീം. വില്ലനിയുടെ കടുപ്പമിത്തിരി കൂടിയ ഒരു കോൺട്രാക്ടറുടെ വേഷമാണ് തങ്കരാജ് അഭിനയിച്ചതെന്ന് ഞാനോർക്കുന്നു. നാടകത്തിൽ നായകനും നായികയുമൊക്കെ വേറെ ഉണ്ടായിരുന്നെങ്കിലും ഒന്നാം രംഗം തൊട്ടുതന്നെ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്തത് വളരെ flexible ആയ അഭിനയം കാഴ്ച്ചവെച്ച തങ്കരാജ് തന്നെയായിരുന്നു. ഇതിനിടയിൽ കെപിഎസി-യുടെ ചില പഴയ നാടകങ്ങളുടെ പുനരവതരണത്തിലും തങ്കരാജ് മിന്നിത്തിളങ്ങി. ആദ്യം പ്രതിഭാ ആർട്‌സ് ക്ലബ്ബും പിന്നീട് കെപിഎസി -യും രംഗത്ത് കൊണ്ടുവന്ന തോപ്പിൽ ഭാസിയുടെ മൂലധനത്തിലെ മാട്ടറപ്പുകാരൻ അസ്സനാര് കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നു. പ്രതിഭയുടെ നാടകത്തിൽ ശങ്കരാടിയും കെ പിഎസിയ്ക്ക് വേണ്ടി കെ പി ഉമ്മറും ഗംഭീരമാക്കിയ ആ വേഷത്തിൽ തങ്കരാജ് തന്റേതായ ആ പ്രത്യേക ശൈലിയിലൂടെ തകർത്തഭിനയിച്ചു. കെപിഎസി എനിക്ക് ഗുരുകുലമാണ്.നാടകകലയുടെ ശാസ്ത്രീയപാഠങ്ങൾ ഞാൻ കെപി എസി-യിൽ വെച്ചാണ് കൈവശപ്പെടുത്തുന്നത്." ഒരിക്കൽ തങ്കരാജ് പറഞ്ഞു. കെ പിഎസി യുടെ കൺവീനറായി പ്രവർത്തിച്ചിട്ടുള്ള തങ്കരാജ് സമിതിയിൽ നിന്ന് വിട പറഞ്ഞപ്പോൾ ഭാസി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഗംഭീര യാത്രയയപ്പ് നൽകിയാണ് പറഞ്ഞയച്ചതെന്ന് കേട്ടിട്ടുണ്ട്. കൈനകരി തങ്കരാജ് കെപിഎസി-ക്ക് മുമ്പും അതിനുശേഷവും ധാരാളം നാടകസമിതികളിൽ പ്രവർത്തിച്ചു. ഒന്നിനോടൊന്ന് വേറിട്ടുനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിനൊക്കെ ശേഷമാണ് സിനിമയിലേക്കുള്ള വരവ്.എന്നാൽ 1970 കളിൽ തന്നെ ഉദയായുടെ ആനപ്പാച്ചൻ, അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തങ്കരാജ് അഭിനയിക്കുന്നത് നന്നായി ഓർമ്മിക്കുന്നു. പിന്നീട് അരങ്ങത്തേക്ക് മടങ്ങിപ്പോയ തങ്കരാജിനെ മലയാളസിനിമാ പ്രേക്ഷകർ വീണ്ടും കാണുന്നത് അണ്ണൻ തമ്പി എന്ന സിനിമയിലൂടെയാണെന്നു തോന്നുന്നു.തുടർന്ന് ആമേൻ വന്നു.എന്നാൽ പ്രേക്ഷകർ നെഞ്ചോടു ചേർത്ത പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 'ഈ.മ.യൗ' എന്ന ചിത്രത്തിലെ വാവച്ചൻ."ഇത്രയും കാലം ഇതെവിടെയായിരുന്നു?" എന്ന് ചോദിക്കാൻ അതുവരേക്കും നാടകത്തിലോ സിനിമയിലോ ഒന്നും തങ്കരാജിനെ കാണാൻ അവസരം കിട്ടിയിട്ടില്ലാത്ത പുതിയ തലമുറയെ പ്രചോദിപ്പിച്ച പ്രകടനം. അസൂയ ജനിപ്പിക്കുന്ന ആ അഭിനയപാടവത്തെ നേരാംവണ്ണം ഉപയോഗപ്പെടുത്തുന്ന അവസരങ്ങളൊന്നുമുണ്ടാകാൻ വിധി അനുവദിച്ചുമില്ല. കൈനകരി തങ്കരാജ്, 'ഈമയൗ' എന്ന ചിത്രത്തില്‍ നിന്ന് മലയാള നാടകവേദി സിനിമയ്ക്ക് സമ്മാനിച്ച അസാമാന്യ പ്രതിഭകൾ ഏറെപ്പേരുണ്ട്. മലയാളത്തിലെ ആദ്യത്തെ സൂപ്പർതാരമായ തിക്കുറിശ്ശി സുകുമാരൻ നായർ മുതൽ എം.ജി.സോമൻ വരെ. ആറന്മുള പൊന്നമ്മ മുതൽ കെ പി എ സി.ലളിത വരെ.സത്യനും നസീറും മധുവും ഉമ്മറും ഭാസിയും ബഹദൂറും മുത്തയ്യയും കവിയൂർ പൊന്നമ്മയും എന്നുവേണ്ട ഒരുകാലത്ത് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടന്മാരും നടിമാരുമൊന്നടങ്കം അരങ്ങത്ത് പിച്ചവെച്ചു തുടങ്ങിയവരായിരുന്നു. അതിൽ ചിലരൊക്കെ അവിടെ ഒരു വലിയ ഇന്നിംഗ്സ് പൂർത്തിയാക്കിയതിനു ശേഷമാണ് അഭ്രപാളികളിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. അങ്ങനെ നമുക്കൊരു കൊട്ടാരക്കര ശ്രീധരൻ നായരെയും പി ജെ ആന്റണിയെയും ശങ്കരാടിയെയും തിലകനെയും നെടുമുടി വേണുവിനെയും മുരളിയെയും ഒടുവിൽ ഉണ്ണികൃഷ്ണനെയും രാജൻ പി. ദേവിനെയും ലളിതയെയും കിട്ടി. എന്നാൽ അഭിനയശേഷി മാത്രമല്ല അവരെ തുണച്ചത് എന്നതും സത്യം. ഏറ്റവും അനുയോജ്യമായ സമയത്ത് അവരെ തേടിച്ചെന്ന അവസരങ്ങൾ, ' ഓരോരുത്തരുടെയും കഴിവ് കണ്ടറിഞ്ഞ് കൈപിടിച്ചുയർത്തിയ സുമനസ്സുകൾ, എല്ലാത്തിനുമപ്പുറം സിനിമാക്കാർ എപ്പോഴുമെടുത്തെടുത്തു പറയുന്ന ഭാഗ്യം എന്ന ഘടകം. ഈ കാര്യങ്ങൾ ഒന്നും പിന്തുണയ്ക്കാനെത്താത്ത എത്രയെത്ര പ്രതിഭാശാലികളുണ്ട്, ചലച്ചിത്രരംഗത്തേക്ക് പ്രവേശനം കിട്ടാതെയോ കിട്ടിയ അവസരങ്ങളിൽ വിചാരിച്ചതുപോലെ വെട്ടി ത്തിളങ്ങാനാകാതെയോ അരങ്ങത്തു തന്നെ ആയുഷ്ക്കാലം മുഴുവൻ ഒതുങ്ങി കൂടേണ്ടി വന്നവരായി? സ്റ്റേജ് അഭിനയത്തിന്റെ സഹജഭാവങ്ങളായ മെലോഡ്രാമയും ലൗഡ് ആക്ടിംഗുമൊക്കെയായിരിക്കാം അവർക്ക് രൂപത്തിലും ഭാവത്തിലുമൊക്കെ ഏറെ മാറിപ്പോയ പുതിയ സിനിമയിലേക്ക് വലതുകാൽ വെച്ചു കയറാൻ വിലങ്ങുതടിയായത്. പക്ഷെ അതിനെക്കാളും അവർക്ക് പ്രതികൂലമായത് ഭാഗ്യമെന്ന ആ ഒരു ഘടകം തന്നെയാണെന്നു തോന്നുന്നു. 1960-കളിൽ കെപിഎസി നാടകങ്ങളിലൂടെ അരങ്ങു കീഴടക്കിയ ലീല എന്ന അഭിനേത്രി അതിനുദാഹരണമാണ്. തുലാഭാരം, കൂട്ടുകുടുംബം എന്നീ നാടകങ്ങളിൽ ലീല കാഴ്ച്ചവെച്ച അഭിനയപാടവത്തെ മറികടക്കാൻ അതേ വേഷങ്ങൾ സിനിമയിൽ അവതരിപ്പിച്ച ശാരദയ്ക്ക് സാധിച്ചില്ല. അന്ന് ലീലയുടെ സെക്കൻഡ് ഹീറോയിനായിരുന്ന ലളിത സിനിമയിൽ തിരക്കുള്ള നടിയായി മാറിയപ്പോൾ അവർക്ക് വളരെ മുൻപേ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ലീല അഭിനയത്തോട് തന്നെ വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. വർഷങ്ങൾക്ക് ശേഷം ജയരാജിന്റെ രൗദ്രം എന്ന ചിത്രത്തിലൂടെ സിനിമയിൽ മടങ്ങിയെത്തിയ ലീലയ്ക്ക് സൂക്ഷ്മാഭിനയത്തിന്റെ കാര്യത്തിൽ പ്രകടിപ്പിച്ച മികവിന്റെ പേരിൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചെങ്കിലും പ്രമുഖ സംവിധായകരാരും അവരെ ഇനിയും തേടിച്ചെന്നിട്ടില്ല. കൈനകരി തങ്കരാജിന്റെ കാര്യവും ഏതാണ്ടതുപോലെയാണെന്ന് എനിക്കു തോന്നുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സ്വഭാവ നടന്മാരുടെ ഒരു വലിയ നിര തന്നെ ഒന്നടങ്കം മലയാളത്തിൽ നിന്ന് അരങ്ങൊഴിഞ്ഞു പോയതിനു ശേഷവും തങ്കരാജിനെപ്പോലെ ഒരൊന്നാന്തരം നടനെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയാഞ്ഞത് ആരുടെ കുറ്റമാണ്? തിലകനൊക്കെ ചെയ്ത മാതിരിയുള്ള വേഷങ്ങൾ തങ്കരാജ് എത്ര സുന്ദരമായി, ഭാവദീപ്തിയോടെ അവതരിപ്പിച്ചേനെ? തന്റെ പിതാവിന്റെ ഒപ്പം നാടകം കളിച്ചുനടന്ന ആ പഴയ നടനപ്രതിഭയെ-വീണ്ടും ആ വാക്ക് തന്നെ പറയട്ടെ-നന്നായി ഉപയോഗപ്പെടുത്താൻ ലിജോ ജോസ് പെല്ലിശ്ശേരി കാണിച്ച ബ്രില്യൻസിന് നന്ദി. കൈനകരി തങ്കരാജിനെ ഞാനാദ്യം കാണുന്നത് എഴുപത്തിരണ്ടിലോ മറ്റോ ചങ്ങനാശ്ശേരി ഗീഥാ ആർട്ട്സ് ക്ലബ്ബിന്റെ (?) ഒരു നാടകത്തിലാണെന്നാണ് ഓർമ്മ. അദ്ദേഹത്തിന്റെ അഭിനയത്തിലെ അനായാസതയും നർമ്മരംഗങ്ങളഭിനയിപ്പിക്കുമ്പോൾ കാണിച്ച അസാധ്യ 'ടൈമിംഗും' അന്നേ മനസിൽ പതിഞ്ഞതാണ്. പത്രപ്രവർത്തകനായ അച്ഛനോടൊപ്പം ഗ്രീൻ റൂമിൽ പോയി എല്ലാവരെയും പരിചയപ്പെട്ട കൂട്ടത്തിൽ ഇരുണ്ട നിറവും പൊടി മീശയുമുള്ള ഈ ചെറുപ്പക്കാരനേയും പരിചയപ്പെട്ടു. പിന്നീട് തിരുവനന്തപുരത്ത് നാടകം കളിക്കാൻ വരുമ്പോൾ പലപ്പോഴും അച്ഛനെ കാണാൻ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നതും ഓർമ്മകളിലുണ്ട്. 'സിംഹം ഉറങ്ങുന്ന കാട്' കളിക്കുന്ന സമയത്ത് ഉദ്ഘാടനത്തിന് ശേഷം കുറേ നാളുകൾ കഴിഞ്ഞ് "നാടകത്തിൽ കുറേ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്, വന്നുകാണണം" എന്ന് എന്നെ വിളിച്ചു പറഞ്ഞു. അന്ന് വൈകിട്ട് തിരുവനന്തപുരം കാർത്തിക തിരുനാൾ തീയേറ്ററിൽ പാസുമായി എന്നെയും സുഹൃത്തുക്കളെയും തങ്കരാജ് ചേട്ടൻ കാത്തു നിന്നത് എനിക്ക് അല്പം 'ഗമ' പകർന്നു നൽകിയ അനുഭവമായി. കെപിഎസി -യിലുണ്ടായിരുന്ന നാളുകൾക്ക് ശേഷം നേരിട്ടോ നാടകത്തിലോ അങ്ങനെ കാണാൻ ഇടവന്നിട്ടില്ല. ആമേനും ഈമയൗവും കണ്ടപ്പോൾ സന്തോഷമായി. ശങ്കരാടിയും തിലകനും കെട്ടിയിരുന്ന വേഷങ്ങൾ ചെയ്യാൻ ഇതാ ഒരാൾ എന്നു കരുതിയെങ്കിലും അത് നടന്നില്ല. ഞാൻ ദൂരദർശനിലുണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ അതിഥിയായി ക്ഷണിച്ച് ഒരു നല്ല അഭിമുഖപരിപാടി നടത്തി എന്ന ചാരിതാർത്ഥ്യമുണ്ട്. അന്ന് തമ്മിൽ കാണാൻ സാധിക്കാഞ്ഞതുകൊണ്ട് ഫോണിൽ വിളിച്ച് ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. ഓർമ്മകൾക്ക് അല്പം മങ്ങലേറ്റിട്ടുണ്ടായിരുന്നെങ്കിലും എന്റെ അച്ഛനുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചുമൊക്കെ കുറെ വാചാലനായി. അഭിനയകലയുടെ ആഴം കണ്ട കുറെയധികം പ്രതിഭാധനരെക്കൊണ്ട് അനുഗൃഹീതമായിരുന്നു, ഒരിക്കൽ മലയാള സിനിമ. അവരാരും ഒരിക്കലും 'ടിപ്പിക്കൽ ഹീറോ മെറ്റീരിയൽ' ആയിരുന്നില്ല. പക്ഷേ, ഭാവാവിഷ്ക്കരണത്തിന്റെ കാര്യത്തിൽ അവർ നായകന്മാർക്കും അപ്പുറം നിൽക്കുന്നവരായിരുന്നു. അക്കൂട്ടത്തിൽ ഒരാളാകാൻ എല്ലാം കൊണ്ടു യോഗ്യതയുള്ള നടനായിരുന്നു കൈനകരി തങ്കരാജ്. നേരത്തെ പറഞ്ഞ ഭാഗ്യം എന്ന ആ ഘടകമുണ്ടല്ലോ, അതുണ്ടാകാതെ പോയത് നമ്മൾ പ്രേക്ഷകർക്കും മലയാള സിനിമയ്ക്കുമാണ്.
പാതിരാത്രിയിലാണ് ദൃശ്യം 2 കണ്ടുതീര്‍ത്തത്. അതിനുപിന്നാലെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. പക്ഷേ ഉറക്കം വന്നില്ല. ഉള്ളില്‍ ആഹ്ലാദവും ആവേശവും അലതല്ലുകയായിരുന്നു. എന്റെ മനസ്സിലൂടെ നിരവധി ചിന്തകള്‍ കടന്നുപോയിക്കൊണ്ടിരുന്നു. വിമര്‍ശകര്‍ക്ക് ഉചിതമായ രീതിയില്‍ മറുപടി നല്‍കിയ മോഹന്‍ലാല്‍ എന്ന നടന്‍. ജീത്തു ജോസഫ് എന്ന മാസ്റ്റര്‍ സംവിധായകന്‍. പ്രേക്ഷകരായ നമുക്ക് നഷ്ടമായ തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. ആലോചിക്കാന്‍ ധാരാളമുണ്ടായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുകണക്കിനാണ് നേരം വെളുപ്പിച്ചത്. സമാനമായ അവസ്ഥകളിലൂടെ നിങ്ങളില്‍ പലരും കടന്നുപോയിട്ടുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. സിനിമാപ്രേമികള്‍ക്ക് ദൃശ്യം 2 ഒരു വലിയ വിരുന്ന് തന്നെയാണ്. Also Read Also Read ദൃശ്യത്തിന്റെ വ്യാജപതിപ്പില്‍ പതറി അണിയറപ്രവര്‍ത്തകര്‍; ആമസോണിനോട് ജീത്തു ജോസഫിന് പറയാനുള്ളത് Also Read Also Read ‘സംവിധായകനായിരുന്നില്ലെങ്കില്‍ ഇയാളൊരു ലോകം അറിയുന്ന ക്രിമിനലായേനെ’; ദൃശ്യം 2വിന് പിന്നാലെ ജീത്തു ജോസഫിന് അഭിനന്ദന ട്രോളുകള്‍ Also Read Also Read ഇത്രയും പ്രതീക്ഷിച്ചില്ല; ദൃശ്യം 2വിനെ കുറിച്ചുള്ള ആ പ്രതികരണം എന്നെ ഞെട്ടിച്ചു: ജീത്തു ജോസഫ് മെല്ലെത്തുടങ്ങി പിന്നീട് കത്തിക്കയറുന്ന രീതിയാണ് ദൃശ്യത്തില്‍ ജീത്തു അവലംബിച്ചിരുന്നത്. രണ്ടാംഭാഗം അതില്‍നിന്ന് വ്യത്യസ്തമാണ്. സിനിമയുടെ മൂന്നാം മിനുറ്റില്‍ തന്നെ നമ്മെ ആകാംക്ഷയുടെ മുള്‍മുനയിലേക്ക് തള്ളിവിടുകയാണ് സംവിധായകന്‍. പിന്നീട് ആകാംക്ഷയുടെ തോത് വര്‍ദ്ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഡെമോക്ലീസിന്റെ വാള്‍ പോലെ അത് പ്രേക്ഷകരെ പിന്തുടരുന്നു! സിനിമയുടെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങനെയാണ് ചിന്തിച്ചത്, ഫസ്റ്റ്ഹാഫില്‍ത്തന്നെ ഇത്രയേറെ ട്വിസ്റ്റുകളോ!? അപ്പോള്‍ സിനിമ കഴിയുമ്പോള്‍ എന്താവും സ്ഥിതി!? എന്റെ പ്രതീക്ഷ തെറ്റിയില്ല. സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ട്വിസ്റ്റുകളാണ് രണ്ടാംപകുതി കരുതിവെച്ചിരുന്നത്. രോമാഞ്ചത്തോടെയും നെഞ്ചിടിപ്പോടെയും കണ്ടുതീര്‍ത്തു. ദൃശ്യം 2 ദൃശ്യത്തെ കടത്തിവെട്ടി എന്നാണ് വ്യക്തിപരമായ അഭിപ്രായം. ജീത്തു ജോസഫിന് എത്ര കൈയ്യടികള്‍ നല്‍കിയാലും അധികമാവില്ല. 2013ല്‍ ദൃശ്യം ചെയ്യുമ്പോള്‍ അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ജീത്തു ചിന്തിച്ചിരുന്നില്ല. രണ്ടാംഭാഗത്തിന് ആവശ്യമായ അടിത്തറയും ചേരുവകളും ആദ്യ ഭാഗത്തില്‍ മിസ്സിങ്ങ് ആയിരുന്നു. എന്നിട്ടും ദൃശ്യത്തിന് മഹത്തായ തുടര്‍ച്ചയുണ്ടായി! ഇതിനെ ജീനിയസ് എന്ന് വിളിച്ചാല്‍ കുറഞ്ഞുപോകും! മോഹന്‍ലാല്‍ മോശം സമയത്തിലൂടെ കടന്നുപോവുകയായിരുന്നു. ആ മുഖത്തുനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് കരുതിയവരുണ്ട്. ലാലിനെ ‘സബ്‌ടൈറ്റില്‍ ആക്ടര്‍’ എന്ന് വിശേഷിപ്പിച്ചവരുണ്ട്. ബിഗ് ബ്രദറിലെ രംഗങ്ങള്‍ ഉപയോഗിച്ച് ട്രോള്‍ ചെയ്തവരുണ്ട്. ദൃശ്യം 2വില്‍ വിന്റേജ് മോഹന്‍ലാലിനെ കാണാം എന്ന് ജീത്തു പറഞ്ഞപ്പോള്‍ അതൊരു അതിശയോക്തിയായി മാത്രമാണ് അനുഭവപ്പെട്ടത്. പക്ഷേ അത് സത്യമായിരുന്നു. ശരാശരി മലയാളിയുടെ എല്ലാ ഭാവങ്ങളും വിരിഞ്ഞ മുഖമാണ് മോഹന്‍ലാലിന്റേത്. ആ മുഖമാണ് ദൃശ്യം 2വില്‍ കണ്ടത്. പഴയ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കും എന്ന് പറയാറുണ്ട്. ദശരഥത്തിലെ രാജീവ് മേനോനെ കണ്ടാല്‍ ആ വിലയിരുത്തല്‍ ശരിയാണെന്ന് തോന്നും. ഇതൊന്നും ലാല്‍ മുന്‍കൂട്ടി തീരുമാനിച്ച് ചെയ്യുന്നതല്ല. അദ്ദേഹത്തിന്റെ അഭിനയം തികച്ചും സ്വാഭാവികമാണ്. ജോര്‍ജ്ജ് കുട്ടിയുടെ വിരലുകളും പലതവണ ചലിക്കുന്നുണ്ട്. ഒരുപക്ഷേ മോഹന്‍ലാല്‍ പോലും അറിയാതെ! ഫോം താത്കാലികമാണ്. ക്ലാസ് സ്ഥിരവും! ഇതൊരു തിരിച്ചുവരവല്ല. തിരിച്ചുവരാന്‍ മോഹന്‍ലാല്‍ എന്ന മഹാനടന്‍ എങ്ങും പോയിട്ടില്ലല്ലോ! ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടെറൻസ് മാലിക്കിന്റെ സംവിധാനത്തിൽ, 1998ൽ ഇറങ്ങിയ എപ്പിക് വാർ ഫിലിമാണ് ‘ദ തിൻ റെഡ് ലൈൻ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഗുഡൽകനാൽ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഗുഡൽകനാൽ ദ്വീപിന്റെ വന്യസൗന്ദര്യവും ചേർന്ന് നല്ലൊരു അനുഭവം ചിത്രം സമ്മാനിക്കുന്നു. ഷോൺ പെൻ, ഏഡ്രിയൻ ബ്രോഡി, ജോർജ് ക്ലൂണി, ജോൺ ട്രാവോൾട്ട, വൂഡി ഹാരിൽസൺ, ജോൺ ക്യുസാക്ക് എന്നീ വലിയ താരനിര ചിത്രത്തിലുണ്ട്. ഗുഡൽകനാലിനെ ജപ്പാന്റെ അധീനതയിൽ നിന്ന് തിരിച്ചു പിടിക്കാനും, അവരെ ഓസ്ട്രേലിയയിലേക്ക് കടക്കുന്നത് തടയാനും അമേരിക്കൻ പട്ടാളക്കാരുടെ ഒരു സംഘം ദ്വീപിലെത്തുന്നു. തുടക്കത്തിൽ മനുഷ്യ സാന്നിധ്യമില്ലെന്നു തോന്നിപ്പിച്ച ദ്വീപിൽ ജപ്പാൻകാർ നിലയുറപ്പിച്ചിരിക്കുന്ന ‘ഹിൽ 210’ എന്ന മല അവർ കണ്ടെത്തുന്നു. അവിടത്തെ ജാപ്പനീസ് ബങ്കറിൽ നിന്നുള്ള രൂക്ഷമായ ആക്രമണത്തെ ചെറുത്താണ് അവർക്ക് മുന്നേറേണ്ടത്. വലിയ വെല്ലുവിളി ആകുമെന്നറിഞ്ഞിട്ടും മല കീഴടക്കാൻ തന്നെ നിശ്ചയിച്ച് അവർ മുന്നേറുന്നു. തുടർന്ന് രൂക്ഷമായ പോരാട്ടം നടക്കുന്നു. യുദ്ധം എന്ന വിപത്തിനെയും മരണം എന്ന യാഥാർത്ഥ്യത്തെയും തത്വശാസ്ത്രപരമായ വീക്ഷണത്തിലൂടെ സിനിമയിലുടനീളം അവതരിപ്പിക്കുന്നതും ‘ദ തിൻ റെഡ് ലൈനി’ന്റെ പ്രത്യേകതയാണ്. ചിത്രത്തിന് ഏഴ് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, English, MsoneGold, War Tagged: Prashobh Pc, Rahul Raj Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
മലബാർ സമരവും , ഭഗത് സിങ്ങും ബാബരി മസ്ജിദും സിറാജുന്നിസയും ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ജുനൈദും പെഹ്ലുഖാനും ഇസ്മാഹിലുമെല്ലാം നാം ഈ കഥകളില്‍ കണ്ടുമുട്ടും On Sep 16, 2021 പി ജിംഷാറിന്റെ ആൺ കഴുതകളുടെ XANADU എന്ന കഥാസമാഹാരത്തിന് ആസിഫ് കൂരിയാട് എഴുതിയ വായനാനുഭവം ജിംഷാറിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ആൺകഴുതകളുടെ XANADU. ആദ്യ സമാഹാരമായ ‘പടച്ചോന്റെ ചിത്രപ്രദർശ’ നത്തിൽ നിന്ന് പുതിയ കഥാസമാഹാരത്തിലേക്ക് വരുമ്പോൾ കഥാപരമായും ആഖ്യാനപരമായും വിഷയാവതരണത്തിലും ഭാഷയിലും തുടർച്ചയും വിഛേദവും ഒരുപോലെ കാണാൻ സാധിക്കും. “സിനിമയുടെ അടുപ്പിൽ വെന്തുലർന്ന കഥകൾ ” എന്നാണ് കഥാകാരി ഇന്ദുമേനോൻ ജിംഷാറിന്റെ കഥകളെ വിശേഷിപ്പിക്കുന്നത്.”സിനിമാ മോഹിയും ഭ്രാന്തനുമായ ഒരുവന് സാധ്യമാകുന്ന കഥാലോകം . ഓരോ ചെറുകഥകളിലും ഓരോ സിനിമകൾ ഒളിച്ചിരിക്കുന്നു.” എന്നും ഇന്ദുമേനോൻ ഈ കഥകളെപ്പറ്റി അഭിപ്രായപ്പെടുന്നുണ്ട്. അക്ഷരാർത്ഥത്തിൽ ഈ വാദം ശരിയാണ്. മിക്ക കഥകളിലും സിനിമയും കഥാപാത്രങ്ങളും ഒക്കെ കടന്നു വരുന്നുണ്ട്. സിനിമയുടെ സാധ്യതകളും പശ്ചാത്തല വിവരണവും ടെക്നിക്കുകളും ജിംഷാർ ഉപയോഗിക്കുന്നുണ്ട്. സിനിമകൾ കണ്ടും അതിൽ പ്രവർത്തിച്ചും ജീവിച്ചു വരുന്ന ഒരാൾക്ക് അതിൽനിന്ന് വിടുതി നേടുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണ് . ഓരോ കാലഘട്ടത്തിലും ഇറങ്ങുന്ന സിനിമകൾ പിൽക്കാലത്ത് നാം ഓർത്തെടുക്കുമ്പോൾ ആ കാലഘട്ടം കൂടി നമ്മുടെ ഓർമ്മകളിലേക്ക് വന്നെത്തും. അതുകൊണ്ടുതന്നെയാവാം സിനിമയുടെ സ്വാധീനം ജിംഷാറിന്റെ കഥാലോകത്ത് നിറഞ്ഞുനിൽക്കുന്നത്. വെള്ളിത്തിരയിൽ എത്താതെ പോയ സിനിമകളാണ് ജിംഷിറിന്റെ കഥകൾ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.കാരണം ഓരോ കഥയും വ്യത്യസ്ത സിനിമകളുടെ സാധ്യതകൾ തുറന്നിടുന്നു. രണ്ടോ അതിലധികമോ മണിക്കൂർ ഉള്ള ഒരു സിനിമയെ വെട്ടിച്ചുരുക്കി അഞ്ചോ ആറോ പേജിലേക്ക് ഒതുക്കിയാൽ ഉള്ള അവസ്ഥ മിക്ക കഥകളുടെയും ഉള്ളടക്കത്തിൽ ഉണ്ട് . ഈ കഥാസമാഹാരത്തിലെ ചില കഥകളെങ്കിലും അഭ്രപാളികളിൽ കാലങ്ങൾക്കകം തെളിയുമെന്ന് തന്നെയാണ് എന്റെ പ്രത്യാശ. സിനിമാത്മക(cinematic) മാണ് ജിംഷാറിന്റെ എഴുത്ത്. കാഴ്ചയുടെ ഒരു നോട്ടം ഈ കഥകളിലുണ്ട്. സിനിമയിലെ ദൃശ്യങ്ങളുടെ മികവിനെ അനുഭവിപ്പിക്കുന്നു പല അവതരണങ്ങളും . ഘടനാപരമായും സാങ്കേതികപരമായും സിനിമയോട് ചേർന്ന് നിൽക്കുന്ന അവതരണവും എഴുത്തിലുണ്ട്. ‘അദൃശനായ നിരീക്ഷകൻ’ എന്നാണ് പുഡോസ്കിൻ ഛായഗ്രഹകനെ വിശേഷിപ്പിച്ചിരിക്കുന്നത്.ക്യാമറാലെൻസ് എന്നത് അദൃശ്യ നിരീക്ഷകന്റെ കണ്ണിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജിംഷാറിന്റെ എഴുത്തിലും ഈ ക്യാമറ കണ്ണുണ്ട് .ഒരു ക്യാമറയുടെ നോട്ടം ഈ കഥകളിൽ പതിഞ്ഞുകിടക്കുന്നു. വാക്കും ദൃശ്യവും വായനക്കാരനും കാണിക്കും കൂടി ഇടനൽകുന്നു. വാക്കും ദൃശ്യവും തമ്മിലുള്ള സന്തുലനം കഥകളുടെ സവിശേഷതകളിൽ പ്രധാനപ്പെട്ടതാണ്.പ്രധാനമായും ഒമ്പത് കഥകളാണ് ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത്. പേന , മൂന്നുദിവസംകൊണ്ട് എഴുതാവുന്ന ജീവിതം , ഒട്ടും സ്കോപ്പിലാത്ത പ്രണയകഥ, Chat with ടാബു ഹീറോയിൻ , ആൺ കഴുതകളുടെ XANADU, സാറ, പ്രണയകാലത്തെ നൂഹുമാർ , ചീരുവിന്റെ ഭഗത് സിങ്, കഥ – എന്നിവയാണ് ആ രചനകൾ . കിഷോർ ,അക്കന്ത, മൊയ്തീൻകണ്ണ് എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെയാണ് ആദ്യ കഥയായ പേന വികസിക്കുന്നത്. സ്ഥല കാലങ്ങളും നോവലും സിനിമയും സ്വപ്നവും യാഥാർത്ഥ്യവും പരസ്പര സമ്മേളിതമായ കഥാഖ്യാനമാണ് ഈ കഥയിൽ ജിംഷാർ പരീക്ഷിക്കുന്നത്. ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകളും കോവിലന്റെ തട്ടകവും കിം കി ഡൂക്കിന്റെ ഡ്രീം, ത്രീ അയൺ എന്നീ സിനിമകളും മറ്റനവധി മലയാള സിനിമകളും പാട്ടുകളും ഒക്കെ കഥയുടെ ഇതിവൃത്തത്തിൽ ഇടം പിടിക്കുന്നുണ്ട്. ഡൂക്കിന്റെ ഡ്രീം എന്നസിനിമയിൽ സ്വപ്നങ്ങളിൽ കുടുങ്ങിപ്പോയി ജീവിതം ദുരന്തമായി നായകനും നായികയുമാണോ തങ്ങളെന്ന് ഈ കഥയിലെ കഥാപാത്രങ്ങൾ സംശയിക്കുന്നുണ്ട്. അടിച്ചമർത്തപ്പെട്ട പ്രതികരണശേഷിയെക്കുറിച്ചുള്ള ആഖ്യാനം കൂടിയാണ് പേന എന്ന കഥ .ഒരുകാലത്ത് തൂലിക പടവാളായിരുന്നെങ്കിൽ( “പേനയും പടവാളുമായി വരൂ മഹത്തായ മാനവ സംസ്കാരത്തിൻ പേരിലെൻ കലാകാരാ ” – വയലാർ) ഇന്ന് മുനയൊടിഞ്ഞ മഷി പടർത്തുന്ന ഉപയോഗശൂന്യമായ ആയുധമായി പേന മാറിപ്പോകുന്നു. ആറ്റൂരിന്റെ കവിതയിലെ ഉപേക്ഷിക്കപ്പെട്ട് ഉപയോഗശൂന്യമായി ട്രങ്കിന്റെ മൂലയിൽ കിടക്കുന്ന പേന പോലെ…. സിനിമ പ്രവർത്തകനായ കിഷോർ കാണുന്ന സ്വപ്നങ്ങളിലൂടെ പല ജീവിതങ്ങളെ കഥാകൃത്ത് ആവിഷ്കരിക്കുന്നു. കഥയിലൂടെയും സിനിമയിലൂടെയും ഇടകലർന്ന് യാത്ര ചെയ്ത് മാവോയിസ്റ്റിന്റെ മരണത്തിൽ കഥയവസാനിക്കുന്നു.സ്വപ്നാഖ്യാനത്തിലൂടെ കഥ പറയുമ്പോൾ തന്നെ ഇന്ത്യയിൽ അരങ്ങേറിയ ചില രാഷ്ട്രീയ സംഭവങ്ങളിലേക്ക് കൂടി കഥാകൃത്ത് വായനക്കാരുടെ ശ്രദ്ധ കൊണ്ടുപോകുന്നുണ്ട്. ഒരേസമയം കഥയായും ഡയറിക്കുറിപ്പായും വായിക്കാവുന്ന രചനയാണ് മൂന്നുദിവസംകൊണ്ട് എഴുതാവുന്ന ജീവിതം എന്ന കഥ . 2011, 2018 എന്നീ കാലങ്ങളെ പരസ്പരം ഇടകലർത്തിയാണ് ആഖ്യാനം മുന്നേറുന്നത്. ഉപ്പ മരിച്ച ദിവസത്തെ ഡയറികുറിപ്പുകളായിട്ടാണ് കഥാകൃത്ത് ഈ രചനയെ പരിചയപ്പെടുത്തുന്നത്. സുലു ,സിദ്ദീഖ് എന്നിവരുടെ മനോഗതങ്ങളിലൂടെയാണ് ആഖ്യാനം മുന്നേറുന്നത്.അതിലൂടെ ഒത്തിരി ജീവിതങ്ങൾ വായനക്കാർക്ക് മുമ്പിൽ തെളിയുന്നു .ഇറ്റാലിയൻ നാടകകൃത്തായ ലൂയി പിരാന്തല്ലോ എഴുതിയ ‘ആറ് കഥാപാത്രങ്ങൾ നാടകകൃത്തിനെ തേടി’ എന്ന നാടകത്തിൻറെ ഘടനയോട് സാമ്യം തോന്നുന്ന കഥയാണ് ഇത്. സേവ്യർ സെബാസ്റ്റ്യൻ എന്ന കഥാപാത്രം തന്റെ കഥ പറയുന്നതിന് വേണ്ടി ജാവേദ് എന്ന എഴുത്തുകാരന് പിന്നാലെ സഞ്ചരിക്കുന്ന തരത്തിലാണ് കഥയുടെ അവതരണം. ജാവേദിനെ പോലൊരു എഴുത്തുകാരനെ പരിചയപ്പെട്ട് നഷ്ടപ്പെട്ട തന്റെ പ്രണയത്തെ അയാൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കഥാപാത്രത്തിൻറെ ഉദ്ദേശം . ഇതിനിടയിൽ സേവ്യർ , ജാവേദ് , അഷിത എന്നിവരുടെ ജീവിതത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .chat with ടാബു ഹീറോയിൻ എന്ന കഥയിൽ സെലിൻ എന്ന പോൺസ്റ്റാറിന്റെ ജീവിതം ആഖ്യാനം ചെയ്യുന്നു.ഒരു അഭിമുഖത്തിന്റെ രീതിയാണ് കഥയുടെ ആഖ്യാനം. ചലച്ചിത്രതാരങ്ങളുടെ സ്വകാര്യജീവിതം കൂടുതൽ അറിയുക എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കൗതുകമുള്ള കാര്യമാണല്ലോ ?അഭിമുഖ കാരന്റെ ചോദ്യവും അതിനുള്ള നടിയുടെ മറുപടിയും അതിലൂടെ ഇതൾവിരിയുന്ന നായികയുടെ ജീവിതം, സിനിമയുടെ പിന്നാമ്പുറ കഥകൾ ,അണിയറയിലെ രഹസ്യ ജീവിതങ്ങൾ എന്നിങ്ങനെ ചലച്ചിത്രരംഗത്ത് നടക്കുന്ന പല വിഷയങ്ങളും കഥാകാരൻ വായനക്കാരിലേക്ക് എത്തിക്കുന്നു. ശില്പ ഘടനയിലും അവതരണത്തിലും മികവുപുലർത്തുന്ന കഥയാണ് ആൺകഴുതകളുടെ സാനഡു . ഭ്രമാത്മകമായ അവതരണത്തിലൂടെ വായനക്കാരെയും സാനഡുവിന് അകത്തേക്ക് കുരുക്കിയിടുന്നു ജിംഷാർ.റിയലും ഫിക്ഷണലുമായ ആഖ്യാനരീതിയും കഥാപാത്രങ്ങളും ഭാഷയും ഒക്കെ ഈ രചനയുടെ സവിശേഷതയാണ്. മാന്ത്രികനായ മാൻഡ്രേക്കും, കുഴലൂത്തുകാരനും( പൈഡ് പൈപ്പർ ) പ്ലേഗുമെല്ലാംഇതിവൃത്തത്തിൽ ഇടംപിടിക്കുന്നു. ഖലീൽ , മാർത്ത ,ഡെന്നി എന്നീ മൂന്നുപേർ സാനഡുവിലേക്ക് നടത്തുന്ന യാത്രയും തുടർസംഭവങ്ങളുമാണ് ഈ കഥയുടെ ഉള്ളടക്കം. അവരുടെ യാത്രക്ക് ഒരു ലക്ഷ്യമുണ്ട് . സാനഡുവിനെ കുറിച്ച് കഥാകൃത്ത് തന്നെ പറയുന്നുണ്ട് . ‘അറപ്പുകളുടെ ലോകമാണത്’ . ആൺകഴുതകൾ വിഹരിക്കുന്ന മലമ്പ്രദേശമാണത്. അവിടെക്കുള്ള വഴി കണ്ടുപിടിക്കുക എന്നത് സിനിമയിൽ എന്നവണ്ണം മാത്രം അവതരിപ്പിക്കാൻ സാധിക്കുകയുള്ളു.ആണുങ്ങൾ ഓർമ്മകളിൽ പോലും അധികാരം സ്ഥാപിക്കുന്ന സ്ത്രീ വിരുദ്ധമായ ഇടമാണത്. സാനഡു എന്നാൽ മാൻഡ്രേക് ഹോം എന്നർത്ഥം. പല തലങ്ങളിലായി പ്രവേശന കവാടങ്ങൾ, ഇത്തരമൊരു ഭൂപ്രദേശത്തെ സൃഷ്ടിച്ചുകൊണ്ട് ഈഡിപ്പൽ രതിയുടേയും പാപബോധത്തിന്റെയും പുതിയ അനുഭവങ്ങൾ പകരുകയാണ് ജിംഷാർ. 1921ലെ മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൽ സ്വാതന്ത്ര്യസമര സേനാനികളായ മുസ്ലിം ജീവിതങ്ങൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് എഴുതപ്പെട്ട കഥയാണ് സാറ .അയർലന്റിൽ നിന്നും കേരളത്തിൽ എത്തുന്ന സാറയിലൂടെ മലബാർ സമര കാലഘട്ടത്തിലേക്കും ചരിത്രത്തിലേക്കുമെല്ലാം വീണ്ടും വായനക്കാർ പുനർസന്ദർശനം നടത്തുന്നു. മലബാർ സമരവും അതിൽ പങ്കെടുത്ത സമരസേനാനികളും വീണ്ടും ചർച്ച ചെയ്യപ്പെടുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഈ കഥ കാലികപ്രസക്തമായിത്തീരുന്നുണ്ട്. ബലാൽസംഗം ചെയ്ത് ഒരുത്തിയെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നൂഹിന്റെ ചിന്തകളിലൂടെ ആഖ്യാനം ചെയ്തിരിക്കുന്ന കഥയാണ് പ്രളയകാലത്തെ നൂഹുമാർ .ഖുർആനിൽ പേരെടുത്ത് പറഞ്ഞ 25 പ്രവാചകരിൽ ഒരാളാണ് ഹസ്രത്ത് നൂഹ് നബി.പ്രളയകാലത്ത് ദൈവത്തിന്റെ ആജ്ഞ പ്രകാരം കപ്പൽ നിർമിച്ച് സർവ ജീവജാലങ്ങളെയും കൊണ്ട് സഞ്ചരിച്ച നൂഹ് നബിയുടെ ചരിത്രത്തേയും, നൂഹ് എന്ന കഥാപാത്രത്തിന്റെ ജീവിതം അതുമായി ബന്ധിപ്പിക്കുകയും ചെയ്തു കൊണ്ട് വേറിട്ട് പാരായണം സാധ്യമാക്കി തരുന്നു ഈ രചന . വലിയ ക്യാൻവാസിൽ ചലച്ചിത്ര സാധ്യതകൾ തുറന്നിടുന്ന കഥയാണ് ജിംഷാറിന്റെ ചീരുവിന്റെ ഭഗത് സിങ് എന്ന കഥ . പീരിയഡ് ഡ്രാമാ വിഭാഗത്തിൽ ഉൾപ്പെടുത്തി ആവിഷ്കരിക്കാവുന്ന കഥാതന്തു. റിയലും ഫിക്ഷണലുമായ കഥാപാത്രങ്ങൾ .1926 ൽ ലാഹോറിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഭഗത് സിങ് അറസ്റ്റ് ചെയ്യപ്പെട്ടതും 1928 ൽ ലാലാ ലജ്പത് റായ് വധിക്കപ്പെട്ടതും, സ്വാതന്ത്ര്യ സമരവും , വിപ്ലവ പ്രവർത്തനവും ഉത്തരേന്ത്യൻ പശ്ചാത്തലവും ബ്രിട്ടീഷ് അധിനിവേശവുമെല്ലാം ഒരു സിനിമ കാണുന്ന മട്ടിൽ വായനക്കാർക്ക് മുൻപിൽ തെളിയുന്നു .ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുകയാണ് കഥാകൃത്ത് . ഇന്ത്യൻ രാഷ്ട്രീയ-മത- ജീവിതങ്ങളിലേക്കും മുസ്ലിം സമൂഹം നേരിടുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കും ഫാസിസവും സമൂഹത്തിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങളിലേക്കും ശ്രദ്ധ ചെലുത്തുന്നു ‘കഥ ‘ എന്ന രചന. വ്യക്തമായ രാഷ്ട്രീയം തുറന്നാവിഷ്കരിക്കുന്ന രചനയാണിത്. ഒരു എഴുത്തുകാരുടെ പ്രധാനപ്പെട്ട മാധ്യമം ഭാഷയാണ്. ഭാഷയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ കഥാകൃത്തുക്കൾ പണ്ടും ഇന്നും മലയാളത്തിലുണ്ട്. ജിംഷാറിനെ സംബന്ധിച്ചിടത്തോളം കാൽപനികമായ ഭാഷ അദ്ദേഹം ചില കഥകളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതൊരിക്കലും ചെടിപ്പ് സൃഷ്ടിക്കുന്നില്ല. മനോഹരമായ ദൃശ്യബിംബങ്ങളും വാക്യപ്രയോഗങ്ങളും ജിംഷാറിന്റെ കഥാലോകത്ത് നാം കണ്ടുമുട്ടുന്നു .ചില ഉദാഹരണങ്ങൾ നോക്കാം: * “ലീക്കടിച്ചു മഷി പടർന്ന് ഉപയോഗശൂന്യമായി പോയ പേന കണക്കേ ; തന്റെ പുരുഷ അഹന്തകൾ ഒന്നൊന്നായി കൊഴിഞ്ഞുവീണതിന്റെ ഓർമ്മയിൽ ആറാമത്തെ പെഗ്ഗ് മോർഫിയടിച്ച് അയാൾ സോഫയിലേക്ക് മറിഞ്ഞുവീണുറങ്ങി”( പേന ) * മഷിയുറഞ്ഞ് കട്ടപിടിച്ച പേനയുടെ നിബ്ബ് പുലർത്തുന്ന വാക്കു തെളിയായ്മയുടെ മൗനം കണക്കേ , പ്രതികരണങ്ങളെല്ലാം കട്ടപിടിച്ച് കടലാസിലെ വെള്ളപോലെ വെളുത്ത് വിളർത്തു കിടന്നു …. ( പേന ) *രാത്രിരുചികളുടെ ഉപ്പും മുളകും ചേരുംപടി ചേർത്ത് ജീവിതങ്ങളെ സ്വാദിഷ്ഠമാക്കാൻ വെമ്പൽകൊള്ളുന്ന ആൾക്കൂട്ടത്താൽ സമ്പന്നമായിരുന്ന നഗരമിപ്പോൾ നിശ്ചലമാണ്. (മൂന്നുദിവസംകൊണ്ട് എഴുതാവുന്ന ) *വരാനിരിക്കുന്ന വെള്ളിയാഴ്ചയിൽ ഉദിക്കാനിരിക്കുന്ന ഒരു താരത്തിന് കുടപിടിച്ച ആകാശംപോലെ ഇപ്പോൾ എന്റെ മാറിടം ത്രസിക്കുകയും നിലാവ് ചുരത്തുകയും ചെയ്യുന്നു”(chat with ടാബു ഹീറോയിൻ ) * ക്രിസ്തുവിന്റെ വിലാപുറത്തെ കുന്ത പാടിൽ നിന്നും രക്തം കിനിയും പോലെ മനസ്സിലേക്ക് നിസ്സഹായതയും വെറുപ്പും കിനിഞ്ഞിറങ്ങുന്നു ( ആൺകഴുതകളുടെ സാനഡു) – ഇത്തരത്തിൽ അനവധി ഉദാഹരണങ്ങൾ ഇനിയും ജിംഷാറിന്റെ കഥാലോകത്ത് കണ്ടെത്താനാവും. പൊതുവിൽ തിരക്കഥയുടെ ഘടനയോട് ചേർന്നു നിൽക്കുന്നതും സിനിമയുടെ ദൃശ്യഭാഷയോട് സാധർമ്യം പുലർത്തുന്നതുമാണ് ജിംഷാറിന്റെ രചനകൾ . ചരിത്രത്തിൽ നിന്നും ജീവിതത്തിൽ നിന്നും കണ്ടെടുക്കപ്പെട്ട നാട്ടുമനുഷ്യരും കൽപ്പിത കഥാപാത്രങ്ങളും ജിംഷാറിന്റെ കഥാലോകത്ത് നാം കണ്ടുമുട്ടുന്നു.പ്രണയവും രതിയും അഗമ്യഗമനവും വിഷാദവും ഏകാന്തതയും പാപബോധവും ഭ്രമാത്മകതയും ഈ കഥകളിൽ ഇഴപിരിഞ്ഞു കിടക്കുന്നു. ചരിത്രം,മതം, വർത്തമാനജീവിതം എന്നിവ ഈ കഥകളിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ് .ചരിത്രസംഭവങ്ങളും ചരിത്രപുരുഷന്മാരും അനുദിനം തമസ്കരിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോൾ അവയെ തന്റെ രചനകളിലൂടെ ജിംഷാർ വീണ്ടെടുക്കുന്നു. പേന , സാറ, പ്രളയകാലത്തെ നൂഹുമാർ ,കഥ , ചീരുവിന്റെ ഭഗത് സിങ് എന്നീ കഥകൾ ഇതിനു ഉദാഹരണമാണ്.വർത്തമാന ചരിത്രവും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവും ഇസ്ലാമിക ചരിത്രവും ഈ കഥകളുടെ ഭാഗമാണ്. “അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം മറവിക്കെതിരെയുള്ള ഓർമയുടെ പോരാട്ടം തന്നെയാണെന്ന്” മിലേൻ കുന്ദേര പറയുന്നുണ്ടല്ലൊ?പല ചരിത്രവസ്തുതകളും ഭരണകൂടം തമസ്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഓർമകളിലൂടെയും എഴുത്തിലൂടെയും അതിനെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ജിംഷാർ. അവിടെ മലബാർ സമരവും , ഭഗത് സിങ്ങും ബാബരി മസ്ജിദും സിറാജുന്നിസയും ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ജുനൈദും പെഹ്ലുഖാനും ഇസ്മാഹിലുമെല്ലാം നാം കണ്ടുമുട്ടും. ഇമ്മട്ടിൽ സമകാലിക ജീവിതാവസ്ഥകളെ നിർഭയത്തോടെ ഉശിരോടെ ആവിഷ്കരിക്കുന്നതിൽ ജിംഷാർ എന്ന യുവ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
വയസ് 105. ജൈവകൃഷിക്കായി ജീവിതമുഴിഞ്ഞ് വെച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ തേക്കാംപെട്ടി സ്വദേശിയായ പാപ്പമ്മാള്‍. കൃഷിക്കായി മാറ്റിവെച്ച പാപ്പമ്മാളിന്റെ ജീവിതത്തിലേക്ക് ഒരു അംഗീകാരമെത്തി. വെറും അംഗീകാരമല്ല, സാക്ഷാല്‍ പത്മശ്രീ പുരസ്‌കാരം. കാര്‍ഷിക കുടുംബത്തില്‍ തന്നെയാണ് പാപ്പമ്മാളിന്റെ ജനനം. തേക്കാംപട്ടിയില്‍ രണ്ടര ഏക്കറിലൊരു കൃഷിയിടം പാപ്പമ്മാളിന് സ്വന്തമായുണ്ട്. ധാന്യവിളകളായ മുതിര, ചെറുപയര്‍ തുടങ്ങിയവായിരുന്നു കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ വാഴ കൃഷിക്കാണ് പാപ്പമ്മാള്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. വര്‍ഷങ്ങളായി തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് പാപ്പമ്മാള്‍. നിരവധി കൃഷിയിടങ്ങളിലേക്ക് പാപ്പമ്മാള്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കര്‍ഷകരുമായി സംവദിക്കുകയും തന്റെ അറിവുകള്‍ അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. അങ്ങനെയൊരു യാത്രയിലാണ് ‘ജൈവ കൃഷി’ എന്ന വാക്ക് അവര്‍ ആദ്യമായി കേള്‍ക്കുന്നത്. വീട്ടില്‍ തിരിച്ചെത്തി അവര്‍ ജൈവകൃഷിയിലേക്ക് തിരിയുകയും ചെയ്തു. ”വിളകള്‍ക്കായി ഉപയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിനും ഉപഭോക്താക്കള്‍ക്കുമെല്ലാം ദോഷകരമാണെന്ന് ഞാന്‍ മനസിലാക്കി”,ജൈവകൃഷിയിലേക്ക് തിരിഞ്ഞതിനെ കുറിച്ച് പാപ്പമ്മാളിന്റെ വാക്കുകള്‍ ഇതാണ്. പാപ്പമ്മാളിന്റെ ജൈവകൃഷി വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി, വിദ്യാര്‍ഥികളെ പാപ്പമ്മാളിനടുത്തേക്ക് ഫീല്‍ഡ് വിസിറ്റിനായി അയയ്ക്കാന്‍ തുടങ്ങിയത്. പാപ്പമ്മാളിനടുത്ത് നിന്ന് അവര്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി പറയുന്ന കൃഷിയിടങ്ങള്‍ പപ്പമ്മാളും സന്ദര്‍ശിക്കാറുണ്ട്. കൃഷിയിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെ പാപ്പമ്മാള്‍ ഒരു പ്രചോദനമാണ്, മാതൃകയാണ്. പ്രായം ഒന്നിനുമൊരു തടസമല്ലെന്ന് മാത്രമല്ല പാപ്പമ്മാള്‍ നമുക്ക് നല്‍കുന്ന പാഠം. കാര്‍ഷിക മേഖലയില്‍ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചുകൂടിയാണ്.
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, സ്വയം മറ്റൊരു ഭാവമാര്‍ജ്ജിക്കുന്നതിലൂടെയും നിനക്ക് ദിവ്യമായ ഉള്‍ക്കാഴ്ച്ച ഉണ്ടാക്കാനും ആത്മജ്ഞാനത്തില്‍ അടിയുറച്ചു നില്‍ക്കുവാനും സാധിക്കും. അതിങ്ങിനെപറയാം: ഞാന്‍ ആകാശമാണ്‌, ഞാന്‍ സൂര്യനാണ്, ഞാന്‍ ദിക്കുകളാണ്, ദിശകളാണ്, താഴെയും മുകളിലുമുള്ളതെല്ലാം ഞാനാണ്. ഞാനാണ് ദേവതമാര്‍ . ഞാനാണെല്ലാ ജീവജാലങ്ങളും. ഞാനാണിരുട്ട്. ഞാന്‍ ഭൂമി, സമുദ്രം, പൊടിപടലങ്ങള്‍ , കാറ്റ്, അഗ്നി, പ്രപഞ്ചം. ഞാന്‍ സര്‍വ്വവ്യാപി. ഞാനല്ലാതെ മറ്റെന്തുണ്ടാവാനാണ്? ഈ ചിന്തകളിലൂടെയുള്ള മനനം നിന്നെ സുഖദു:ഖങ്ങളുടെ തലത്തില്‍ നിന്നും ഉയരെ എത്തിക്കും. ഞാന്‍ പറഞ്ഞുതന്ന രണ്ടു ഭാവത്തിലുമുള്ള ധ്യാനങ്ങള്‍ ആത്മസാക്ഷാത്കാരത്തിനുതകുന്നവയാണ്. ആദ്യത്തേതില്‍, ‘ഞാന്‍ അതിസൂക്ഷ്മമായ അതീന്ദ്രിയആത്മാവാണെന്നും’ രണ്ടാമത്തേതില്‍ ‘ഞാനാണീ പ്രപഞ്ചമെല്ലാം വികസിച്ചു നിറഞ്ഞു വിളങ്ങുന്നതെന്നും’ ആണല്ലോ മനനം ചെയ്തുറപ്പിക്കുന്നത്. ഇനിയും മൂന്നാമതൊരു ഭാവം കൂടിയുണ്ട്. അതാണ്‌ ‘ഞാനീ ശരീരമാണ്’ എന്ന പരിമിതഭാവം. ഈ ഭാവമാണ് അന്തമില്ലാത്ത ദു:ഖങ്ങളുടെ സ്രോതസ്സ്. രാമാ, ഈ മൂന്നു ഭാവങ്ങളെയും ഉപേക്ഷിക്കൂ, എന്നിട്ട് നിത്യശുദ്ധമായ ആ അനന്താവബോധത്തില്‍ അഭിരമിക്കൂ. ആത്മാവ് അനുഭവജ്ഞാനങ്ങള്‍ക്കെല്ലാം അതീതമാണ്. അത് സര്‍വ്വവ്യാപിയുമാണ്. എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഉള്‍വെളിച്ചം ആത്മാവാണ്. എന്നാല്‍ ഇപ്പറഞ്ഞതെല്ലാം വെറും മിഥ്യയത്രേ. വിവരണങ്ങള്‍ കൊണ്ടോ പഠനം കൊണ്ടോ, മറ്റുള്ളവരുടെ സന്ദേശങ്ങളില്‍ നിന്നോ ആത്മവിദ്യ ലഭ്യമല്ല. എല്ലായ്പ്പോഴും അറിവുണ്ടാവുന്നത് അനുഭവങ്ങളിലൂടെ മാത്രമാണ്. ഈ ലോകത്ത് അനുഭവത്തിലൂടെ അറിയുന്നതെല്ലാം ആത്മാവാണ്, ബോധമാണ്. എന്നാല്‍ ഈ ബോധം എല്ലാ ദ്വന്ദങ്ങള്‍ക്കും അതീതമാണ്. അതായത് അനുഭവം, അനുഭവിക്കുന്ന പ്രക്രിയ, അനുഭവിക്കുന്ന ആള്‍ എന്ന ത്രിപുടികള്‍ക്കതീതമാണ് ബോധം. ആത്മാവ് മാത്രമേ എല്ലായിടത്തും എപ്പോഴും നിലനില്‍‍ക്കുന്നുള്ളു. എന്നാല്‍ അതീവ സൂക്ഷ്മമായതിനാല്‍ അതു ശുദ്ധഭാവത്തില്‍ അനുഭവവേദ്യമല്ല. ജീവജാലങ്ങളില്‍ അത് ജീവാത്മാവാണ്. എല്ലാ പ്രവര്‍ത്തനങ്ങളും സൂര്യപ്രകാശത്തിലാണു നടക്കുന്നതെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നതുകൊണ്ട് സൂര്യനെന്താണൊരു കോട്ടം? അതുപോലെ ആത്മാവിന്റെ പ്രാഭവത്താലാണ് ശരീരാദികള്‍ പ്രവര്‍ത്തനോന്മുഖമാവുന്നത്. എന്നാല്‍ ശരീരം നശിച്ചാല്‍ ആത്മാവിനു നഷ്ടമൊന്നുമുണ്ടാവുന്നില്ല. ആത്മാവ് ജനിച്ചതല്ല. അതിനാലതിനു മരണവുമില്ല. അത് യാതൊന്നും സ്വരുക്കൂട്ടി വയ്ക്കുന്നില്ല. ഒന്നിനായും ആഗ്രഹിക്കുന്നില്ല. അത് ബന്ധനത്തിലല്ല. അതുകൊണ്ടുതന്നെ മുക്തിയെന്ന ഒരു കല്പന പോലും അതിന് ബാധകമല്ല. ആത്മാവ് എന്നുമെവിടെയും ആത്മാവായിത്തന്നെ നിലകൊള്ളുന്നു. കാലദേശങ്ങളുടെ ഉപാധികള്‍ ആത്മാവിനു ബാധകമല്ല. അതെങ്ങിനെ ബന്ധിക്കപ്പെടാനാണ്? അതാണ്‌ ആത്മാവിന്റെ മഹിമ. എന്നാല്‍ അജ്ഞാനം- അതായത് അവിദ്യ ഹേതുവായി ആളുകള്‍ വെറുതേ വിലപിക്കുകയാണ്. ബന്ധനം, മുക്തി എന്ന രണ്ടു ധാരണകളെയും ഉപേക്ഷിക്കൂ. എന്നിട്ട് ഇവിടെ, ഇപ്പോള്‍ത്തന്നെ പ്രബുദ്ധമായ ജീവിതം നയിക്കൂ. ആകാശത്തോ ഭൂമിയിലോ പാതാളത്തിലോ മുക്തി ലഭ്യമല്ല. മുക്തി എന്നാല്‍ നിര്‍മ്മലമായ മനസ്സ് എന്നര്‍ത്ഥം. അതാണ്‌ ആത്മജ്ഞാനം. തികച്ചും പ്രബുദ്ധമായ അവസ്ഥ. എല്ലാ പ്രത്യാശകളും മോഹങ്ങളുമൊഴിഞ്ഞ അവസ്ഥയാണ് മുക്തി. ആത്മജ്ഞാനമാകുന്ന ഉള്ളുണര്‍വ്വുണ്ടാകുന്നതുവരെ സാധകനു സ്വയം താന്‍ ബന്ധിതനാണെന്ന് തോന്നും; അയാള്‍ മുക്തിക്കായി പരിശ്രമിക്കുകയും ചെയ്യും. രാമാ, ഇത്തരം ധാരണകളുടെ പിടിയില്‍ കുടുങ്ങാതെ സംന്യാസത്തിന്റെ പരമമായ അവസ്ഥയില്‍ വിരാജിക്കൂ. അങ്ങിനെ ലോകം ഭരിച്ച് ഏറെക്കാലം ജീവിച്ചാലും.
കൊച്ചി :സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റിലായി.സിറ്റി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അമല്‍ദേവ് ആണ് അറസ്റ്റിലായത് .ഇയാള്‍ എറണാകുളം ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു അലമാരിയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മകളുടെ 10 പവന്‍ വരുന്ന സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്. സ്വര്‍ണ്ണം കാണാതായതിനെ തുടര്‍ന്ന് നടേശന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് ആണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിനെ അറസ്റ്റ് ചെയ്തു സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താന്‍ മോഷണം നടത്തിയതെന്ന് അമല്‍ദേവ് പോലീസിനോട് പറഞ്ഞതായാണ് വിവരം.
Western Medicine–ന് മനുഷ്യശരീരത്തോടും രോഗത്തോടും ഉള്ള അതിന്റെ സമീപനത്തിന്റെ പ്രത്യേകതകൾകൊണ്ട് ചില advantages നേടാൻ കഴിഞ്ഞിട്ടുണ്ട്. ശരീരത്തെ ഒരുപാട് subsystems അടങ്ങുന്ന system ആയി കാണുകയും, അങ്ങിനെ subsystems തമ്മിലുള്ളതും അവയവങ്ങളെ പ്രത്യേകമായും പഠിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. (Body as a Machine) Western medicine–ന് ശരീരത്തിന്റെ ഓരോ സൂക്ഷ്മവശങ്ങളെയും ‘ദൃശ്യ’മാക്കാൻ (visible) കഴിഞ്ഞിരിക്കുന്നു – അവയുടെ പ്രവർത്തനങ്ങളെയും അവയ്ക്കുസംഭവിക്കാവുന്ന തകരാറുകളെയും വിശദീകരിക്കാനും, conceptualise ചെയ്യാനും, പരീക്ഷണത്തിലൂടെ ത്വങ്ങളുടെ പ്രായോഗികത പരിശോധിക്കാനും കഴിയുന്നു. ഓരോ ഘട്ടത്തിലെയും conceptual models –നെ മറികടക്കണമെങ്കിൽ അതിലും സൂക്ഷ്മമോ നിർണായകമോ ആയ ഘടകങ്ങളെ കണ്ടെത്തുകയോ പ്രതിപ്രവർത്തനശൃംഖലയെ പുനർനിർമിക്കയോ വേണ്ടിവരുന്നു. അങ്ങിനെ ആ ശാസ്ത്രരീതിയുടെ വികാസത്തിന് അനുകൂലമായ ഒരു ഗതി (proposing, establishing & refuting hypotheses) ഉണ്ട് എന്നത് വളരെ പ്രധാനമാണ് (ഭാവിയിലെ ഒരു വിദ്യാർത്ഥിക്ക് തന്റെ ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസത്തെക്കുറിച്ച് വ്യക്തമായ ധാരണയും നൽകുന്നു). Visibility explainability, predictability, experimentability എന്നീ സവിശേഷതകൾ — science as systematic, organised, formulated knowledge എന്ന അവസ്ഥ. ഇന്ത്യൻ സമ്പ്രദായത്തിലും ഇത്തരം വികാസം ഉണ്ടെങ്കിലും ഒരു oral culture–നുള്ള എല്ലാ പരിമിതികളും അതിനുണ്ട് എന്നുതോന്നുന്നു. എഴുതിസൂക്ഷിക്കാത്ത, തലമുറകൾ തലമുറകളിലേക്കു കൈമാറുന്ന ഒരുരീതി, അനുഭവത്തിൽ ശരിയായതിനെയും, കാര്യക്ഷമമായതിനെയും, ഫലപ്രദമായതിനെയും മാത്രം സഞ്ചയിക്കുന്നു. ഫലപ്രദമല്ലെന്നു തെളിയിക്കപ്പെട്ടവ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു. Methodology–യുടെ തലത്തിൽ ഇതൊരു പ്രശ്നം തന്നെയായിത്തീരുന്നു. ഒന്ന് വിജ്ഞാനത്തെ അതിന്റെ utility–യുടെ അടിസ്ഥാനത്തിൽമാത്രം അരിച്ചെടുക്കുമ്പോൾ, മറ്റേത് ഒന്നിനുമുകളിൽ മറ്റൊന്നായി കെട്ടിപ്പടുക്കപ്പെടുന്നു. അതിനാൽ അനുക്രമമായ വികാസത്തിന്റെ പടവുകളെ ഭാവിയിൽ നമുക്ക് retrace ചെയ്യുവാൻ പറ്റാതെയാകുന്നു. അങ്ങിനെ അനുഭൈവകപരമായ ഒരു മണ്ഡലത്തിലേക്ക് എല്ലാ വിശദീകരണങ്ങളും / ന്യായീകരണങ്ങളും ചുരുങ്ങുന്നു. ‘കീഴാർനെല്ലി മഞ്ഞപ്പിത്തത്തിനു നല്ലതാണ്’ എന്ന ആയുർവേദത്തിന്റെ empirical വസ്തുതയെ കീഴാർനെല്ലി എന്ന സസ്യത്തിന്റെയും മഞ്ഞപ്പിത്തം എന്ന രോഗത്തിന്റെയും പ്രത്യേകതകളും ഘടനാവിശേഷങ്ങളും ഗുണങ്ങളെയും കുറിച്ചുള്ള specificities–ലേക്ക് (വസ്തുനിഷ്ഠത എന്നവർ പറയുന്ന ഗുണം) പാശ്ചാത്യരീതിയ്ക്ക് വിവർത്തനം ചെയ്യാൻ കഴിയുന്നു. അങ്ങിനെ constituent elements– ന്റെ നിർണയവും, അവയുടെ പ്രതിപ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലുള്ള conceptualisation–നും സാധ്യമാവുന്നു. ‘അതങ്ങിനെയാണ്’ എന്നതിലുപരി ‘എന്തുകൊണ്ട് അത് അങ്ങിനെയാവുന്നു’ എന്ന അന്വേഷണം — ‘സ്വഭാവം’ എന്നതിലുപരി ആ സ്വഭാവത്തെ ഉണ്ടാക്കുന്ന അതിനെ നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടിയായി ഇതു മാറുന്നു. ഇതിലൊരു philosophical approach–ന്റെ പ്രശ്നംകൂടിയുണ്ടെന്നു തോന്നുന്നു. ആയുർവേദം textual ആയ സമീപനമല്ല സ്വീകരിക്കുന്നത്; അത് കൂടുതലും contextual ആണ്. ന്യായത്തിലൂടെയും അനുഭവത്തിലൂടെയും, ആചാര്യനുമായുള്ള സഹവാസത്തിലൂടെയും ലഭിക്കുന്ന അറിവാണ് അതിന്റെ അടിസ്ഥാനം. ഒരാളുടെ ആത്മാന്വേഷണവും scientific pursuit–ഉം ഒന്നായിത്തീരുന്ന ഒരവസ്ഥ. ഞാനും ലോകവും എന്ന വിഭജനത്തെ മിഥ്യയായി കരുതുന്ന ഒരു ദാർശനികവീക്ഷണം അതിനു പിന്നിലുണ്ട്. Western Approach–ൽ അടിസ്ഥാനപരമായി വസ്തുനിഷ്ഠമായ ലോകവും (Objective world) അതിനെ വീക്ഷിക്കുന്ന / അതുമായി പ്രതിപ്രവർത്തിക്കുന്ന വൈയക്തികത (subjectivity) എന്ന സങ്കല്പമുണ്ടെന്നുതോന്നുന്നു. അതുകൊണ്ടു തന്നെയാണ് അവനവനെ ജയിക്കുന്നതിനുപകരം (ആത്മനിയന്ത്രണം) ലോകത്തെ നിയന്ത്രിക്കാനും, ജയിക്കാനുമുള്ള ശ്രമങ്ങളിൽ അത്തരം Civilisations മുഴുകിയത്. നവസാങ്കേതികരീതികളെ ഉൾക്കൊള്ളാൻ കഴിയാതിരിക്കുക എന്നത് ആയുർവേദത്തിൽ inherent ആയ ഒരു പരിമിതിയാണോ? ഒരു പ്രത്യേകകാലഘട്ടത്തിൽ വളർന്നുവികസിച്ച ശാസ്ത്രമെന്ന നിലയ്ക്ക് അതിന്റെ രീതികളെയും സമ്പ്രദായങ്ങളെയും നിർണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുക അന്നത്തെ പ്രകൃതിയും ജീവിതരീതിയും, സാങ്കേതികവളർച്ചയും ആയിരിക്കുമല്ലോ? ഇന്നത്തെ ലോകത്തിൽ പ്രകൃതിതന്നെ വമ്പിച്ച മാറ്റത്തിനു വിധേയമായിരിക്കുന്നു, സാങ്കേതികവിദ്യയുടെ കാര്യം പറയാനുമില്ല. മനുഷ്യർചെയ്യുന്ന ജോലികൾ, ജീവിതശൈലികൾ, ഉടുക്കുന്ന വസ്ത്രങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കൾ, കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം ഇന്ന് വ്യത്യസ്തമാണ്. അന്ന് ‘സ്വഭാവം’ (nature) നിർണായകമായിരുന്നെങ്കിൽ ഇന്ന് സംസ്കാരമോ, സാഹചര്യമോ (nurture/culture) ഒക്കെ കൂടുതൽ പ്രധാനമായിത്തീർന്നിരിക്കുന്നു. അങ്ങിനെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽത്തന്നെ വന്നിട്ടുള്ള മാറ്റത്തിനനുസരിച്ചുള്ള, ആ മാറ്റത്തെ കണക്കിലെടുക്കുന്ന രീതിയിൽ, ആയുർവേദത്തിന് — ഒരു scientific practice എന്ന നിലയ്ക്ക് — മാറാൻ കഴിഞ്ഞിട്ടുണ്ടോ? ഇതൊരു മൗലികമായ വ്യത്യാസം തന്നെയാണ്: അവനവനെ ജയിക്കുന്നതിലൂടെ ലോകത്തെ ജയിക്കാം എന്നതും ലോകത്തെ കീഴടക്കുന്നതിലൂടെ അവനവനെ കണ്ടെത്തുക എന്നതും. അതുകൊണ്ടുതന്നെ technology–യുടെ മണ്ഡലത്തിൽ, ഒരു സമീപനം productivity–യിലും കൂടുതൽകൂടുതൽ efficiency–യിലും കാണുമ്പോൾ, എതിർസമീപനം, utility–യിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള കാര്യക്ഷമതയിലും ഊന്നുന്നു. ഒന്ന് മാറുന്ന ലോകത്തിനനുസരിച്ച് (അതിന്റെ വേഗതയ്ക്കും കാര്യക്ഷമതാനിലവാരത്തിനുമനുസരിച്ച്) ജീവിക്കാൻ മനുഷ്യനെ പ്രാപ്തരാക്കാൻ ശ്രമിക്കുമ്പോൾ, മറ്റേത് ജീവിതത്തെക്കുറിച്ചുള്ള അതിന്റെ സമഗ്രമായ സങ്കല്പംമൂലം അതിന്റെ practice–ൽ പരിമിതമായിപ്പോകുന്നു. അത് ഒരു വ്യാവസായിക സമൂഹത്തിൽ ജീവിക്കുന്ന, അത്തരം സമൂഹം ആവശ്യപ്പെടുന്ന വേഗതയ്ക്കും കാര്യക്ഷമതയ്ക്കുമകത്ത് ഇന്നത്തേതു പോലുള്ള ഇത്രയും synthentic–ഉം, വേഗതയുള്ളതും സങ്കീർണവു.മായ ഒരു ലോകത്തിൽ, ആയുർവേദം പോലുള്ള സമ്പ്രദായത്തിന് ഒരു വൈദ്യരീതി എന്ന നിലയ്ക്ക് എത്രകണ്ട് പ്രസക്തിയുണ്ട്? ഈ ലോകത്തിന്റെ, ജീവിതരീതിയുടെ സംസ്കാരത്തിന്റെ ഒരു critique എന്ന നിലയിൽ ആയുർവേദത്തിനുള്ള പ്രസക്തി ഇന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കയാണ്. എങ്കിലും western medicine–ന് ആധുനികമാനവിക സംസ്കാരത്തിന്റെ വേഗതയെ അതിന്റെ വികാസവുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക കണ്ടുപിടുത്തങ്ങളെ അതിന് വൈദ്യരംഗത്ത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു (X-ray machine, scanning,...) എന്നാൽ ആയുർവേദം ആ അർത്ഥത്തിൽ ഒരു introvert ആയി അവശേഷിക്കുന്നു. ഈ പ്രശ്നത്തെ — ആധുനികശാസ്ത്ര സാങ്കേതികവിദ്യയുടെ അതിവേഗതയിലുള്ള വളർച്ചയേയും, അത് ജീവിതരീതിയിലും പരിസ്ഥിതിയിലും വരുന്ന മാറ്റത്തേയും — എങ്ങിനെനേരിടും എന്നതാണ് ഏതു പാരമ്പര്യസമ്പ്രദായവും നേരിടുന്ന മുഖ്യമായ ഒരു പ്രതിസന്ധി. ആധുനിക ഉപഭോക്തൃ സംസ്കാരത്തിന്റെ സമഗ്രമായ ഒരു critique–ന്റെ ഭാഗമെന്ന നിലയ്ക്കുള്ള അതിന്റെ പ്രസക്തി ഒരിക്കലും നിഷേധിക്കാനാവില്ലെങ്കിലും, വൈദ്യരംഗത്തിന്റെ മണ്ഡലത്തിനകത്ത് ഈ വെല്ലുവിളികളെ എങ്ങിനെ നേരിടും എന്നതാണ് പ്രശ്നം. പല വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽനിന്നുമുള്ള ഫലപ്രദമായ ചികിത്സാരീതികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര സമ്പ്രദായത്തിനാണോ ഇന്നു പ്രസക്തി? ‘അലോപ്പതി സമ്പ്രദായമനുസരിച്ചു നിർണയിക്കപ്പെട്ട രോഗത്തിന് ഔഷധംമാത്രം ആയുർവേദപ്രകാരം എന്ന സമ്പ്രദായത്തെ ആയുർവേദീയമായി കണക്കാക്കാൻ വയ്യ.’ എന്നുപറയുമ്പോൾ Integrated Medical System വികസിപ്പിച്ചെടുക്കുന്നതിലെ പ്രശ്നങ്ങളിലേക്കു നാമെത്തിച്ചേരുന്നു. Diagnosis ഒരു സമ്പ്രദായവും treatment മറ്റൊരു സമ്പ്രദായം എന്ന രീതിയിൽ ആരോഗ്യത്തെ സമീപിക്കാൻ കഴിയില്ല എന്നാണോ ഉദ്ദേശിക്കുന്നത്? ആയുർവേദം കാലഘട്ടത്തിനനുസരിച്ച് ആധുനികവല്ക്കരിക്കപ്പെടേണ്ടതുണ്ട് എന്ന വസ്തുത അംഗീകരിച്ചാൽത്തന്നെ അത്തരം വളർച്ചയെ അസാധ്യമാക്കുന്ന അല്ലെങ്കിൽ തടയുന്ന/നിയന്ത്രിക്കുന്ന എന്തെങ്കിലും factors ഒരു system എന്ന നിലയ്ക്ക് ആയുർവേദത്തിൽ അന്തർഗതമായിട്ടുണ്ട് എന്നു തോന്നുന്നുണ്ടോ? അത്തരം കാരണങ്ങളൊന്നുമില്ലെങ്കിൽ ആയുർവേദത്തിന്റെ വളർച്ച stagnate ചെയ്യാനുള്ള ഒരൊറ്റക്കാരണം colonial intervention മാത്രമാണോ? പാശ്ചാത്യരുടെ കടന്നുകയറ്റമാണ് അതിനുള്ള മുഖ്യമായ കാരണമെങ്കിൽ, അവർ തകർത്തത് ആയുർവേദം വളർന്നുവികസിച്ചിരുന്ന അതിന്റെ വളർച്ചയ്ക്ക് സഹായകമായിവർത്തിച്ചിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയെക്കൂടിയാണ് — (ആ സമൂഹത്തിനാവശ്യമായ വൈദ്യസഹായം, അവിടെ ലഭ്യമായിരുന്ന പ്രാകൃതിക–സാങ്കേതികവിഭവങ്ങൾ, വൈദ്യവിദ്യാഭ്യാസ സമ്പ്രദായം ഇവയെല്ലാമതിൽ ഉൾപ്പെടുന്നുണ്ട്). ആധുനികസാഹചര്യത്തിൽ ആയുർവേദത്തിന് അതിന്റെ dynamism വീണ്ടെടുക്കണമെങ്കിൽ അന്നുണ്ടായിരുന്ന മൂന്നുപാധികളൊന്നുമില്ലാതെ സാധിക്കുമോ? പ്രത്യേകിച്ചും ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ചിട്ടകൾക്കകത്ത്. വൃദ്ധവൈദ്യന്മാരുടെയും മറ്റും അനുഭവസമ്പത്തും ജ്ഞാനവും സിദ്ധിയും മറ്റും എങ്ങിനെ ഇന്നത്തെ സാഹചര്യത്തിൽ പുതിയ രീതിയിൽ സഞ്ചയിക്കാൻ കഴിയും? Accumulated Knowledge ഈ രീതിയിൽ കൈമാറിയിരുന്ന ഒരു ശാസ്ത്രസമ്പ്രദായമെന്ന നിലയ്ക്ക് ആയുർവേദം ഇന്നെങ്ങിനെ മാറണം? Case studies, detailed analysis/reports മുതലായ സമ്പ്രദായങ്ങൾ നമ്മളും സ്വീകരിക്കേണ്ടതില്ലേ? ഇന്നത്തെ scale–ലുള്ള ജനസംഖ്യവർധനയും, forest/bio-degradation–നും നിലനില്ക്കുമ്പോൾ, ഔഷധസസ്യങ്ങളെ മുഖ്യമായാശ്രയിക്കുന്ന ആ സമ്പ്രദായത്തിന്റെ ഭാവി എന്തായിരിക്കും. മറുപടി സംഗതികളെ വിലയിരുത്തുന്നതിനു രണ്ടുതരത്തിലുള്ള കാഴ്ചപ്പാടുണ്ടാക്കാമെന്നു തോന്നുന്നു, വസ്തുനിഷ്ഠം (objective) അനുഭവനിഷ്ഠം (subjective) എന്നിങ്ങനെ. അനുഭവനിഷ്ഠമായ ജ്ഞാനത്തെ പ്രയോജനനിഷ്ഠം (utilitarian) എന്നും പറയാമെന്നു തോന്നുന്നു. വസ്തുനിഷ്ഠമായജ്ഞാനം വിവരിയ്ക്കുന്നതിനും വിശദീകരിയ്ക്കുന്നതിനും സഹായിക്കും. അനുഭവനിഷ്ഠമായ ജ്ഞാനം പ്രായോഗികമായി പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു. രണ്ടുതരം ജ്ഞാനങ്ങളും സഹകരിച്ചും പൂരകവുമായാണു വർത്തിക്കുന്നത്. ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ കാണാമെന്നുമാത്രം. നവീനന്മാരുടെ, കാഴ്ചപ്പാടിൽ വസ്തുനിഷ്ഠതയും പ്രാചീനരുടെ കാഴ്ചപ്പാടിൽ അനുഭവനിഷ്ഠതയും അധികമായിരിക്കുന്നു. (ഇവിടെ നവീനം പ്രാചീനം എന്ന പദങ്ങളെക്കാൾ, പാശ്ചാത്യം പൗരസ്ത്യമെന്ന പദങ്ങൾ ഉപയോഗിക്കുവയാവും കൂടുതൽ ഉചിതമെന്നുതോന്നു. Occidental, Oriental). ആയുർവേദം അധികവും അനുഭവനിഷ്ഠവും, അനുഭവത്തിന് ആവശ്യമുള്ളിടത്തോളംമാത്രം വസ്തുനിഷ്ഠമായ ജ്ഞാനവിജ്ഞാനങ്ങളെ പ്രയോജനപ്പെടുത്തുന്നതുമാകുന്നു. ജിജ്ഞാസയേയും കൗതുകത്തേയും ശമിപ്പിക്കുന്നതിനും വേണ്ടി വസ്തുനിഷ്ഠമായ ജ്ഞാനത്തിന്റെ മേഖലകളിൽ വിഹരിക്കുന്നതിനു അതെതിരല്ലതാനും. എന്നാൽ ആരോഗ്യപാലനത്തിനും രോഗശമനത്തിനുംവേണ്ട ഉപകരണങ്ങളെ നിശ്ചയിക്കുന്നതിനും പ്രയോഗിക്കുന്നതിനും ആവശ്യമുള്ളതിലധികം സംഗതികളിൽ അതു ഉദാസീനമാണ്. അറിവിനുവേണ്ടിയുള്ള അറിവ് എന്നല്ല പ്രയോഗത്തിനും പ്രയോജനത്തിനും വേണ്ടിയുള്ള അറിവ് എന്നാണ് ആയുർവേദത്തിന്റെ കാഴ്ചപ്പാട്. സാമാന്യജ്ഞാനമെന്നും വിശേഷജ്ഞാനമെന്നും അറിവിനെ വിഭജിക്കാം. സാമാന്യജ്ഞാനം മതിയാകാത്തേടത്തു കൂടുതലായി വിശേഷജ്ഞാനം എന്നല്ലാതെ സാമാന്യജ്ഞാനത്തെ അവഗണിച്ചുകൊണ്ട് വിശേഷജ്ഞാനം എന്നല്ല ആയുർവേദത്തിന്റെ സമീപനം. ചികിത്സയിൽ വിശേഷജ്ഞാനം (specialisation) കൊണ്ട് പലരും കരുതുന്നത്ര പ്രയോജനമുണ്ടാകുന്നില്ല എന്നാണു ചികിത്സയിൽ എന്റെ അനുഭവം. വിശേഷജ്ഞാനംകൊണ്ടുള്ള ചികിത്സയിൽ ആശ്വാസം ലഭിക്കാത്ത അനേകം രോഗികളെ (ഹൃദ്രോഗികൾ, ശിരോരോഗികൾ, ആമാശയവ്രണം തുടങ്ങിയവകൊണ്ടു കഷ്ടപ്പെടുന്നവരെ) സാമാന്യതത്ത്വങ്ങൾവെച്ചു ചികിത്സിച്ച് ആശ്വാസം കാണാൻ കഴിയുന്നു. ‘Science a systematised, organised, formulated knowledge’ എന്ന നില പ്രത്യേകിച്ചു western medicine-നു അവകാശപ്പെട്ടതാണെന്നു കരുതാൻ വയ്യ. ആ നിർവചനം തികച്ചും ആയുർവേദത്തിനും ചേരുമെന്നുമാത്രമല്ല, ആയുർവേദത്തിനാണു കൂടുതൽ ചേരുക എന്നു തോന്നുന്നു. അലോപ്പതിക്കു കൂടുതൽ Credibilityസമ്പാദിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? (ഡോക്ടർമാർകൂടി രോഗികളെ എന്റെ അടുത്തേക്കെത്തിക്കുന്നു) ലോകത്തിന്റെ എല്ലാഭാഗത്തും പ്രതിദിനം അതിന്റെ Credibility നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിയുന്നത്. Visibility, explainability, predictability, experimentability എന്നിവ ആയുർവേദത്തിനുള്ളിടത്തോളം അലോപ്പതിക്കില്ല എന്നു common sense ഉള്ള ഏതൊരാളെയും ബോധ്യപ്പെടുത്തുവാൻ കഴിയുമെന്ന് എനിക്കുതോന്നുന്നു. അഥവാ ഇതെല്ലാം ഉള്ളതുകൊണ്ട് രോഗശമനവും ആരോഗ്യപരിപാലനവുമായ വിഷയത്തിൽ അലോപ്പതിക്കു പറയത്തക്ക പ്രയോജനമുണ്ടാകുന്നില്ല എന്നു അനേകം രോഗികളുടെ അനുഭവങ്ങളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. “ശരീരത്തിന്റെ ഓരോ സൂക്ഷ്മവശങ്ങളേയും ദൃശ്യമാക്കാനും അവയുടെ പ്രവർത്തനങ്ങളേയും അവയ്ക്കു സംഭവിക്കാവുന്ന തകരാറുകളെയും വിശദീകരിക്കാനും പരീക്ഷണങ്ങളിലൂടെ തത്വങ്ങളുടെ പ്രായോഗികതയെ പരിശോധിക്കാനും അങ്ങനെ അതിന്റെ അനുഭവത്തെ മുഴുവൻ formulate ചെയ്യാനും conceptualize ചെയ്യാനും western method–നു സാധിച്ചിട്ടുണ്ട്” എന്ന പ്രസ്താവം മുഴുവൻ ശരിയാണെന്നു തോന്നുന്നില്ല. ആണെങ്കിൽത്തന്നെ ആരോഗ്യസംരക്ഷണത്തിനും രോഗനിവാരണത്തിനും വേണ്ടി ആ ജ്ഞാനത്തെ പ്രയോജനപ്പെടുന്നതിന് അതിനു കഴിയുന്നില്ല. അതു ജ്ഞാനത്തിനു വേണ്ടിയുള്ള ജ്ഞാനമോ... അതിന്റെ ഫലമായാണ് holistic എന്നുപറയുന്ന സമ്പ്രദായത്തിലേക്ക്, സാർവ്വലൗകികമായിത്തന്നെ ഒരു മടക്കയാത്ര ആരംഭിച്ചിരിക്കുന്നത്. Alternate medicine–നെക്കുറിച്ചും Alternative method–നെക്കുറിച്ചും ആലോചിക്കേണ്ട സംഗതി ഉണ്ടായിരിക്കുന്നത്. പണ്ടു പുച്ഛിച്ചിരുന്ന ആയുർവേദത്തേയും മറ്റും ആദരത്തോടെ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നത്. (കേരളം എല്ലാ കാര്യത്തിലും യാഥാസ്ഥിതികമാണ്, മറ്റു പ്രദേശങ്ങളിൽ അംഗീകരിക്കപ്പെട്ട് ഒരു തലമുറ കഴിഞ്ഞേ കേരളത്തിലെ ബുദ്ധിജീവികൾ കണ്ണുതുറക്കുകയുള്ളൂ. ഉദാഹരണം മാർക്സിസത്തെക്കുറിച്ചുള്ള സമീപനം തന്നെ). “ഓരോ ഘട്ടത്തിലും പഴയ hypothesis ചോദ്യം ചെയ്യപ്പെടുകയും പുതിയവ നിർദ്ദേശിക്കപ്പെടുകയും ചെയ്യുന്നു.” അലോപ്പതിയെക്കുറിച്ച് അതു ശരിയായിരിക്കാം. ആയുർവേദത്തെ സംബന്ധിച്ച് അത് ശരിയാണെന്നുതോന്നുന്നില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദത്തിലെ പഴയ hypothesis ഒന്നുംതന്നെ ഇതുവരെ ചോദ്യംചെയ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിൽത്തന്നെ, അനുഭവം കൊണ്ടുതന്നെ അതിനു സമാധാനം പറയാൻ കഴിയും. ഇതുമാഗമസിദ്ധത്വാൽ പ്രത്യക്ഷഫലദർശനാൽ (ഇതെല്ലാം സിദ്ധാന്തങ്ങൾക്കൊത്തിരിയ്ക്കുകയും പ്രത്യക്ഷമായി അനുഭവപ്പെടുത്തുവാൻ കഴിയുകയും ചെയ്യുകകൊണ്ട്) ആയൂർവേദം ആദരിക്കപ്പെടേണ്ടതാകുന്നു എന്നാണു ആചാര്യന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അയ്യായിരം കൊല്ലങ്ങൾക്കുമുമ്പു മുതൽ ഇതുവരെ ചരിത്രപരമായും സാമൂഹികമായും മറ്റുമുണ്ടായിട്ടുള്ള വികാസങ്ങളും പരിഷ്കാരങ്ങളുംകൊണ്ട് ആയുർവേദസിദ്ധാന്തങ്ങൾ മൗലികമായി മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സംഭവിച്ചിരുന്നുവെങ്കിൽ, ഇത്രയും രോഗികൾ ചികിത്സയ്ക്കുംവേണ്ടി എന്നെ സമീപിക്കുകയും ആശ്വാസം നേടുകയും ചെയ്യുമായിരുന്നില്ല. ഞാൻ തികച്ചും ആയുർവേദ സിദ്ധാന്തങ്ങളനുസരിച്ചു ചികിത്സിക്കുന്ന ഒരു സാമാന്യവൈദ്യനാണെന്നറിയാമല്ലോ. സൗകര്യങ്ങൾക്കു മാറ്റമുണ്ടാകാം. പഴയ പല സൗകര്യങ്ങളുമിന്നില്ല, പുതിയ സൗകര്യങ്ങളുമുണ്ടായിട്ടുണ്ട്. സൗകര്യങ്ങളെ ഔചിത്യത്തോടെ പ്രയോജനപ്പെടുത്തുവാൻ ആയുർവേദത്തിന് ഒരു ബുദ്ധിമുട്ടുമില്ല. വളരെയധികം പ്രയോജനപ്പെടുത്തപ്പെടുന്നുമുണ്ട്. Oral Culture എന്ന് ആയുർവേദത്തെയാണുദ്ദേശിച്ചതെങ്കിൽ, ആ അഭിപ്രായത്തിനു കാരണം ആയുർവേദത്തെക്കുറിച്ചുള്ള അജ്ഞതയാണ് എന്നു പറയേണ്ടിയിരിക്കുന്നു. ആയൂർവേദത്തിൽ എഴുതി സൂക്ഷിക്കുന്ന സമ്പ്രദായമുണ്ട്, എന്നതിന് ഇക്കാലത്തും പ്രയോജനകരമായി പ്രചാരത്തിലിരിക്കുന്ന, ഗവേഷണത്തിനു നവീനർകൂടി ആശ്രയിച്ചു തുടങ്ങിയ ആയുർവേദഗ്രന്ഥങ്ങൾ തന്നെയാണ് തെളിവ്. “അനുഭവത്തിൽ ശരിയായതിനേയും കാര്യക്ഷമമല്ലാത്തതിനേയും ഫലപ്രദമായതിനേയുംമാത്രം സഞ്ചയിക്കുന്നു” എന്നത് എത്രയും ശരിയാണ്. ശരിയും കാര്യക്ഷമവും ഫലപ്രദവുമാകകൊണ്ടാണ് ആയുർവേദം നിലനിൽക്കുന്നത്. “ബാക്കിയുള്ള ക്രമേണ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു” എന്നത് technology–യെ സംബന്ധിച്ചു ശരിയാണ്. അവിടെ ശരിതെറ്റുകളല്ല, സൗകര്യങ്ങളുടെ വ്യത്യാസങ്ങളാണു നിർണായകങ്ങളായിരിക്കുന്നത്. ആയുർവേദം utility–യുടെ അടിസ്ഥാനത്തിലാണ് ഇന്നും നിലനില്ക്കുന്നത്. കീഴാർനെല്ലിയുടെ ഉദാഹരണം: Empirical വസ്തുതകളാണു ശാസ്ത്രത്തിന്റെ അടിസ്ഥാനമെന്നു പറയേണ്ടിവരുമെന്നു തോന്നുന്നു. എന്തൊക്കെത്തന്നെ വിശദാംശങ്ങൾ, പ്രത്യേകതകളേയും ഘടനാവിശേഷങ്ങളേയും ആസ്പദിച്ചു മനസ്സിലാക്കിയാലും, empiricalവസ്തുതയെ നിഷേധിക്കാൻ കഴിയാത്തതുകൊണ്ട്, അനുഭവത്തിൽ ഒരു മാറ്റവും വരുന്നില്ല. ഈ വിഷയത്തിൽ എന്നെപ്പോലുള്ള പ്രാകൃതായുർവേദ ചികിത്സകർ കരുതുക, ആയുർവേദത്തിന്റെ നിഗമനങ്ങളെ നവീനശാസ്ത്രവും നവീനഗവേഷണവും സാധൂകരിക്കുന്നു എന്നാണ്. Textual — നവീനചികിത്സ ഒരു ശാസ്ത്രമായി രൂപംകൊള്ളുന്നതിനു ശതാബ്ദങ്ങൾക്കുമുമ്പ് ആയുർവേദം അതിന്റെ രീതിയിൽ, ഇന്നും നിലനില്ക്കുന്ന രീതിയിൽ ശാസ്ത്രവും Textual ആയിക്കഴിഞ്ഞിരുന്നു. അവനവനെ ജയിക്കലും ലോകത്തെ ജയിക്കലും മറ്റും ബുദ്ധിപരമായ ചില സങ്കല്പങ്ങളാണെന്നുതോന്നുന്നു. അതൊന്നും ആയൂർവേദത്തെക്കുറിച്ച് അറിയാനും വിലയിരുത്താനും വളരെയൊന്നും പ്രയോജനപ്പെടുമെന്നു തോന്നുന്നില്ല. കാരണം, ആയുർവേദഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ അത്തരം സംഗതികൾ പ്രാധാന്യത്തോടെ വിവരിച്ചുകാണുന്നില്ല. ബാബു എഴുതിയ ഓരോന്നിനും വ്യക്തമായ സമാധാനം പറയാൻ കഴിയും. പക്ഷെ അതിന് ആയുർവേദത്തെ സിദ്ധാന്തപരമായും പ്രയോഗപരമായും മുഴുവനായിത്തന്നെ വിസ്തരിക്കേണ്ടിവരും. പഥ്യം വേണ്ടാത്ത (?) എന്നു തുടങ്ങിയ അഭിപ്രായങ്ങൾ വായിച്ച് അത്ഭുതപ്പെടുന്നു. പഥ്യം വേണ്ടാത്ത (?) ചികിത്സാരീതിയുടെ ഫലമാണ് അധികമധികം ഹൃദ്രോഗികളും കാൻസർരോഗികളും മറ്റും എന്നേ ചുരുക്കത്തിൽ പറയാനുള്ളൂ. ഇന്നത്തെ ഈ പരിഷ്കൃതമായ കാലത്തും തികച്ചും പ്രായോഗികവും പ്രയോജനകരവുമാണു ആയൂർവേദമെന്നു നിത്യാനുഭവത്തിൽനിന്നു എനിക്കു പറയാൻ കഴിയും. Western medicine, സാങ്കേതിക കണ്ടുപിടുത്തങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു. ഫലം കൂടുതൽ ഹൃദ്രോഗികളും മറ്റും, ആയുർവേദം introvert ആണെന്ന്, ആയുർവേദത്തെക്കുറിച്ചു പ്രാഥമികമായ ജ്ഞാനമില്ലാത്തവരേ പറയൂ. നവസാങ്കേതികരീതികളെ ഉൾക്കൊള്ളാൻ ആയുർവേദത്തിനു തികച്ചും കഴിയും. പക്ഷെ മാറ്റത്തിനുവേണ്ടി മാറ്റം പല ചികിത്സകരും സ്വീകരിക്കുന്നില്ല. ഞാൻ മുണ്ടുടുത്തിരിക്കുന്നതും ഡോക്ടർ പാന്റിട്ടിരിക്കുന്നതും എന്റെ പരിമിതിയും ഡോക്ടറുടെ പുരോഗതിയുമായി കണക്കാക്കാമോ? ആയുർവേദത്തിനു inherent ആയി ഒരു പരിമിതിയുമില്ല, സൗകര്യങ്ങളെ ഉപയോഗപ്പെടുത്താം. എത്രവേണം എങ്ങനെവേണം പ്രയോജനത്തിന് എന്നേ ചിന്തിക്കേണ്ടതുള്ളൂ. ആയുർവേദം നേരിടുന്ന ഒരേ വെല്ലുവിളി നവീനവൈദ്യത്തെ മാതൃകയാക്കി അതിനെ പരിഷ്കരിക്കാൻ ശ്രമിക്കുകയും, ആയുർവേദത്തെ വേണ്ടവിധം പഠിച്ചു പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കായ്കയുമാണെന്നു തോന്നുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനതകളുള്ള നവീനശാസ്ത്ര പ്രവർത്തകരും നവീനവൈദ്യപ്രവർത്തകരും അതിനെതിരായി (എന്തോ ഭയംകൊണ്ടെന്നു ഞാൻ കരുതുന്നു) അണിനിരന്നിരിക്കുന്നു. Integrated Medical System എന്നത് ഒരു തെറ്റിദ്ധാരണയാണ്. ഇന്നു ലോകത്തിലുള്ള ഏതുവിജ്ഞാനത്തേയും, തിരിച്ചറിയാതിരിക്കത്തക്കവണ്ണം സമന്വയിക്കാൻ ആയുർവേദത്തിനുകഴിയും. ആയുർവേദസിദ്ധാന്തങ്ങളുടെ സവിശേഷതയാണത്. അലോപ്പതി സമ്പ്രദായമനുസരിച്ചു നിർണ്ണയിക്കപ്പെട്ട രോഗത്തിന് ആയുർപ്രകാരം ഐഷധമെന്നത് ആയുർവേദീയമായി കണക്കാക്കാൻ വയ്യ. കാരണം, ഏതൊരൗഷധവും ഫലിക്കണമെങ്കിൽ, അങ്ങനെയൊരു ഔഷധത്തെ നിർണയിക്കുന്നതിനും പ്രയോഗിക്കുന്നതിനും സ്വീകരിക്കുന്ന യുക്തിയും ഉചിതമായിരിക്കണം. ഓരോ ചികിത്സയുടേയും പ്രത്യേകത അതിന്റെ പ്രയോഗത്തിലുള്ള യുക്തിയാണ്. നവീനസങ്കല്പമനുസസരിച്ച് സർപ്പഗന്ധിയും കീഴാർനെല്ലിയും മറ്റുമുപയോഗിക്കുമ്പോൾ, അത് അലോപ്പതി തന്നെയാണ് ആയുർവേദമാകുന്നില്ല. അതുപോലെ ആയുർവേദ യുക്തിപ്രകാരമല്ലാതെ, കേവലം ലക്ഷണാധിഷ്ഠിതമായി പെൻസിലിനും ആയുർവേദ വൈദ്യന്മാർ ഉപയോഗിക്കുന്നതും ആയുർവേദമാവുമെന്നു തോന്നുന്നില്ല, അലോപ്പതിയുമാവുകയില്ല. അതാണ് integrated medicine എങ്കിൽ അത് പ്രയോജനമാകുമെന്നു തോന്നുന്നില്ല. Integrative Medical System വികസിക്കുക പ്രായോഗികമാവുകയില്ല, ഓരോ സമ്പ്രദായവും അതാതിന്റെ വ്യക്തിത്വത്തോടും വ്യത്യസ്തതയോടുംകൂടി നിലനില്ക്കുകയാണ് സമൂഹത്തിനു കൂടുതൽ പ്രയോജനപ്പെടുക എന്നുതോന്നുന്നു. Integrated സമ്പ്രദായത്തിൽ ആയുർവേദത്തിന്റെ പ്രയോജനകരമായ പല നല്ല വശങ്ങളും നഷ്ടപ്പെട്ടുപോകുമെന്നു ഭയപ്പെടുന്നു. വളരെക്കാലം പരീക്ഷിച്ചു നിരസിക്കപ്പെട്ടതാണ് ഇന്ത്യയിലും കേരളത്തിലും integrated medicine എന്ന ആശയം. കൈകൊണ്ടു പൊടിച്ചിരുന്നതിനുപകരം ഡിസിന്റെ ഗ്രേറ്ററിൽ പൊടിക്കുക, ചൂട്ടുവീശി നടന്നിരുന്നതിനുപകരം ടോർച്ചുപയോഗിക്കുക പോലുള്ള, പ്രയോഗത്തിൽ ക്ലേശം കുറയ്ക്കുന്ന എളുപ്പം വർധിപ്പിയ്ക്കുന്ന, കൃത്യത സാധിക്കുന്ന ഉദ്ദേശ്യത്തോടുകൂടി,modern technologyഉപയോഗപ്പെടുത്തുന്നതു പ്രയോജനകരമാവും, തെർമോമീറ്റർ മുതലായ ഉപകറണങ്ങൾ, പല ലക്ഷണങ്ങളെയും കൂടുതൽ വ്യക്തമായും കൃത്യമായും മനസ്സിലാക്കാൻ സഹായിക്കും. പക്ഷെ അങ്ങനെയെല്ലാം സിദ്ധിക്കുന്ന അറിവും കഴിവും, ത്രിദോഷസിദ്ധാന്തമനുസരിച്ചുള്ള രോഗനിർണയത്തിനും ചികിത്സാസംവിധാനത്തിനും ഉപയോഗപ്പെടുത്താനേപാടുള്ളൂ. അപ്പോൾ integrated medicine അല്ല, കാലോചിതമായി പരിഷ്കരിക്കപ്പെട്ട ആയുർവേദമാണ് അനുഭവപ്പെടുക. ആയുർവേദത്തിന്റെ വളർച്ചയെന്നു പറഞ്ഞുകൂട. അസൗകര്യങ്ങൾതീർന്നു സൗകര്യങ്ങൾ ഉണ്ടാക്കൽ എന്നു പറയാം. യുഗാനുരൂപ സന്ദർഭമായി ശാസ്ത്രത്തെ വിവരിക്കണമെന്നതു ആയുർവേദത്തിലെ ഒരു നിർദ്ദേശമാണ്. ആയുർവേദത്തെ യുഗാനുരുപസന്ദർഭം (കാലോചിതം) ആക്കുന്നതിന്നു തടസ്സമായി ആയുർവേദശാസ്ത്രത്തിൽ എന്തെങ്കിലും ഉണ്ടെന്നുതോന്നുന്നില്ല. ആഹാരരീതിയെ കാലോചിതമാക്കുന്നതിനു തടസ്സമായി നമ്മുടെ കുടുംബങ്ങളിൽ കാലാകാലമായി നടപ്പിലിരിക്കുന്ന ആഹാരരീതികളിൽ എന്തെങ്കിലും അംശമുണ്ടോ? ആയുർവേദത്തിൽ ആഹാരം പോലെത്തന്നെയാണ് ഔഷധം. ഇപ്പോൾ ആയുർവേദംകൊണ്ട് വാസ്തവത്തിൽ സിദ്ധിക്കാവുന്ന പ്രയോജനത്തിൽ ചെറിയൊരു ഭാഗമേ അനുഭവപ്പെടുന്നുള്ളൂ. അതിനുകാരണം ആയുർവേദത്തിന്റെ ദോഷമാണെന്നു കരുതിക്കൂട. സൗകര്യങ്ങളുടെ കുറവാണ്. അലോപ്പതിയെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുകയും ആയുർവേദത്തെ അതിന്റെ പാട്ടിനുവിട്ടു പ്രത്യേകിച്ച് ഒരു പരിഗണനയും നല്കാതിരിക്കുകയും ചെയ്യുകയാണുണ്ടായത്. ക്രമത്തിൽ അത് അപ്രസക്തമായിക്കൊള്ളുമെന്നായിരുന്നു അവരുടെ സങ്കല്പം. നവീനരീതിയിൽ വിദ്യ അഭ്യസിച്ചവർ, ആയുർവേദം പഠിക്കാതെതന്നെ, അത് അശാസ്ത്രീയമാണെന്നും മറ്റും പറഞ്ഞുതുടങ്ങി. സ്വന്തം മേധാവിത്വം നിലനിർത്താൻവേണ്ടി, ആയുർവേദത്തിന് ഒരു പ്രോത്സാഹനവും നല്കാതിരിക്കുന്നതിന്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെയെല്ലാം അലോപ്പതിക്കാർ അണിനിരത്തി. എങ്കിലും ആയുർവേദം നിലനില്ക്കുന്നു, ലോകവ്യാപകമായിത്തന്നെ വികസിക്കുന്നു. “ ” ആയുർവേദത്തിന്റെ വളർച്ച stagnated ആണ് എന്ന് നിത്യം ധാരാളം രോഗികളെ ചികിത്സിച്ചു രോഗമുക്തരാക്കിക്കൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. വളർച്ചയെന്നതുകൊണ്ട് നവീനവൈദ്യത്തിന്റെ ആർഭാടവും ഘോഷവും മറ്റുമാണുദ്ദേശിക്കുന്നതെങ്കിൽ, ആ വിഷയത്തെക്കുറിച്ച് ഞാനത്ര ചിന്തിച്ചിട്ടില്ല. Colonial intervention പരമ്പരാഗതമായ രീതിയിൽ നടന്നുവരുന്ന ആയുർവേദ വിദ്യാഭ്യാസം ക്രമേണ തടയപ്പെട്ടുവെങ്കിലും, നവീനമായ വിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കപ്പെട്ടില്ല എന്നതാണ് ആയുർവേദത്തിൽ എന്തെങ്കിലും തരത്തിൽ പോരായ്മ അനുഭവപ്പെടുന്നതിനു കാരണം. അടുത്തകാലത്തായി ആ നിലയ്ക്കു വ്യത്യാസം വരുന്നുണ്ട്. ഇപ്പോൾ ആയുർവേദംകൊണ്ട് വാസ്തവത്തിൽ സിദ്ധിക്കാവുന്ന പ്രയോജനത്തിൽ ചെറിയൊരു ഭാഗമേ അനുഭവപ്പെടുന്നുള്ളൂ. അതിനുകാരണം ആയുർവേദത്തിന്റെ ദോഷമാണെന്നു കരുതിക്കൂട. സൗകര്യങ്ങളുടെ കുറവാണ്. അലോപ്പതിയെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുകയും ആയുർവേദത്തെ അതിന്റെ പാട്ടിനുവിട്ടു പ്രത്യേകിച്ച് ഒരു പരിഗണനയും നല്കാതിരിക്കുകയും ചെയ്യുകയാണുണ്ടായത്. ക്രമത്തിൽ അത് അപ്രസക്തമായിക്കൊള്ളുമെന്നായിരുന്നു അവരുടെ സങ്കല്പം. നവീനരീതിയിൽ വിദ്യ അഭ്യസിച്ചവർ, ആയുർവേദം പഠിക്കാതെതന്നെ, അത് അശാസ്ത്രീയമാണെന്നും മറ്റും പറഞ്ഞുതുടങ്ങി. സ്വന്തം മേധാവിത്വം നിലനിർത്താൻവേണ്ടി, ആയുർവേദത്തിന് ഒരു പ്രോത്സാഹനവും നല്കാതിരിക്കുന്നതിന്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെയെല്ലാം അലോപ്പതിക്കാർ അണിനിരത്തി. എങ്കിലും ആയുർവേദം നിലനില്ക്കുന്നു, ലോകവ്യാപകമായിത്തന്നെ വികസിക്കുന്നു. വൃദ്ധവൈദ്യന്മാരുടെയും മറ്റും അനുഭവസമ്പത്തും യുവചികിത്സകർക്കു പകരുകയാണ് ഒന്നാമതായി വേണ്ടത്. അടുത്തകാലത്ത്, നവീനവൈദ്യത്തിന്റെ മാസ്മരവലയത്തിൽനിന്ന് ആയുർവേദവിദ്യാർത്ഥികൾ (അല്പസ്വല്പം അലോപ്പതിവിദ്യാർത്ഥികൾകൂടി) രക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്റെ അടുത്തുതന്നെ പരിശീലനത്തിന് യുവചികിത്സകർ വരുന്നു. സംശയനിവാരണംകൊണ്ട് കൂടുതൽ ചൈതന്യം നേടുന്നു. ഈ വിഷയത്തിൽ, ഒരാഴ്ചയിൽ ഒരു ദിവസം ഏതാനും മണിക്കൂർതന്നെ നീക്കിവെയ്ക്കാന് ഞാൻ നിശ്ചയിച്ചിരിക്കുകയാണ്. ആയുർവേദമാസികകളിൽ വിവരം പ്രസിദ്ധംചെയ്തു കഴിഞ്ഞു. ... studies, detailed report തുടങ്ങിയവ ഇപ്പോൾ ആയുർവേദകോളേജുകളിലും ചികിത്സാസ്ഥാപനങ്ങളിലും നിർബന്ധമാക്കിക്കഴിഞ്ഞു. ചികിത്സയ്ക്കു പ്രത്യേകം പ്രയോജനപ്പെട്ടില്ലെങ്കിൽക്കൂടി, പ്രചരണത്തിനു പ്രയോജനപ്പെടും. മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനും നന്ന്. എന്നാൽ എന്നെപ്പോലുള്ള പ്രാകൃതചികിത്സകർ അതു ചെയ്യാറില്ല. മറ്റു ചികിത്സാരീതികളിലും സ്ഥിതിയിതാകാം. ജനസംഖ്യാവർധനവും വനനശീകരണവും ജീവിതത്തിന്റെ എല്ലാ തുറകളേയും ബാധിച്ചിട്ടുള്ളതുപോലെ ആയുർവേദത്തേയും ബാധിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. എന്നാൽ അതെല്ലാം അധികവും ആയുർവേദ വ്യവസായത്തെയാണു ബാധിച്ചിട്ടുള്ളത് എന്നുതോന്നുന്നു. ശുദ്ധമായ ശാസ്ത്രീയമായ ചികിത്സയെ സംബന്ധിച്ച് ഇപ്പോഴും അനായാസമായ കിട്ടാവുന്ന പതിനഞ്ചോ ഇരുപതോകൂട്ടം മൂലികകൾകൊണ്ട് ഇക്കാലത്തുണ്ടാവാനിടയുള്ള ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയും. ജീവിതരീതിയിൽ അനായാസമായി വരുത്താവുന്ന ചെറിയ ചെറിയ വ്യത്യാസങ്ങൾകൊണ്ട്, പല ചീത്തശീലങ്ങളും ഒഴിവാക്കി ചില നല്ല ശീലങ്ങൾ പാലിയ്ക്കുകകൊണ്ടു തന്നെ, വളരെയേറെ രോഗങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഇപ്പോൾ ഔഷധത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നതിനു ഔദ്യോഗികമായും അനൗദ്യോഗികമായും വളരെയേറെ പരിശ്രമങ്ങൾ നടക്കുന്നുവെന്നത് സമാധാനത്തിന് ഇടംതരുന്നു. ഇത്തവണ കേന്ദ്രഗവണ്മെന്റ് ഈ വിഷയത്തിന് 25 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ തോട്ടങ്ങൾ അനുവദിക്കുമെന്നറിയുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് പലവട്ടം ബാബുവിനോടു സംസാരിക്കാനിടവന്നിട്ടുണ്ടല്ലോ. ഇനിയും സംസാരിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇത്തരം സംശയങ്ങൾ നിലനില്ക്കുന്നതുകാണുമ്പോൾ, ബാബുവിന്റെ ചിന്താസമ്പ്രദായം വളരെയധികം conditioned ആണെന്നു തോന്നുന്നു. മറ്റുവിധത്തിലും ചിന്തിക്കാൻ കഴിയുമെന്നും ചിന്തിക്കേണ്ടതുണ്ടെന്നും, ഒരുവിധത്തിൽ ചിന്തിക്കുമ്പോൾ സമാധാനം കാണാൻ കഴിയാത്ത സംഗതിക്കു മറ്റൊരുവിധത്തിൽ ചിന്തിക്കുമ്പോൾ സമാധാനം കാണാൻ കഴിയുമെന്നുംകൂടി ഓർക്കേണ്ടതുണ്ട്. നിരുപാധികമായി ലോകത്തിൽ അംഗീകരിക്കാവുന്നതായി ഒരു ചിന്താരീതിയുമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നവരുണ്ടെങ്കിൽ അവരെ, പറഞ്ഞു മനസ്സിലാക്കുവാൻ എന്നെപ്പോലുള്ളവർ ശ്രമിക്കേണ്ടതുണ്ട്. ആശയസംവേദനത്തിലുള്ള എന്നെ കഴിവുകേട് ഒരുപക്ഷേ എന്നെ അസമർത്ഥനാക്കുന്നുണ്ടാകാം. ഇത്രയുംപറഞ്ഞതിന്റെ സംക്ഷേപം ഇത്രമാത്രമാണ്. അമ്പതുകൊല്ലക്കാലം ആയുർവേദം പഠിക്കുകയും, ചികിത്സകൻ എന്ന നിലയ്ക്ക് അനേകമനേകം രോഗികളെ ചികിത്സിക്കുന്ന വിഷയത്തിൽ ആയുർവേദസിദ്ധാന്തങ്ങളെ പ്രയോജനപ്പെടുത്തുകയും, ആ വിഷയത്തിൽ സമൂഹത്തിനു വളരെയേറെ പ്രയോജനപ്പെടുകയും സംഗതികളും പ്രഭാഷണങ്ങളും ലേഖനങ്ങളുംകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തുപോന്ന, ഇനിയും ചെയ്തുപോരുന്ന ഒരാളെന്ന നിലയിൽ, എന്റെ അനുഭവത്തിൽ, അയ്യായിരം കൊല്ലങ്ങൾക്കുമുമ്പ്, ചരകനും മറ്റും രേഖപ്പെടുത്തിവെച്ചിട്ടുള്ള സിദ്ധാന്തങ്ങൾ ഇപ്പോഴും പ്രയോഗത്തിലും പ്രയോജനത്തിലും ഇരിക്കുകയാൽ, സാമൂഹികങ്ങളും മറ്റുമായ മാറ്റങ്ങൾ സിദ്ധാന്തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടുള്ളതായി കണക്കാക്കുന്നതിനു വഴിയില്ല. നിരന്തരം അനുഭവപ്പെട്ടുകൊണ്ടിരിക്കുകകൊണ്ട് ശാസ്ത്രമാവണമെന്നില്ല എന്നാണെങ്കിൽ (അങ്ങനെ എഴുതിക്കണ്ടിട്ടുണ്ട്) അതു ശാസ്ത്രത്തിനു നല്കുന്ന നിർവചനത്തിന്റെ ഭേദംകൊണ്ടു തോന്നുകയാണെന്നു പറയേണ്ടിവരുന്നു. ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ, അനുഭവങ്ങളിൽനിന്നു രൂപംപ്രാപിക്കുന്നതും അനുഭവങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നതുമാണ ശാസ്ത്രം. ആ നിർവചനം അംഗീകരിക്കാൻ കഴിയാത്തവരുടെ അഭിപ്രായം, എന്നെ സമീപിക്കുന്ന രോഗികളുടെ രോഗം ശമിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഉദ്യമിക്കുന്ന എനിക്ക് പ്രയോജനകരമല്ലായ്കയാൽ സ്വീകാര്യമാവുന്നില്ല. പ്രയോഗങ്ങളെ സംബന്ധിച്ചു കേവലം വിധിനിഷേധരൂപമല്ല ആയുർവേദത്തിന്റെ സമീപനം, ഉപദേശങ്ങളെ ഉദാഹരണങ്ങളായി (ഉദാഹരണമാത്രം തുബുദ്ധിമതാം) സ്വീകരിച്ച്, സാഹചര്യങ്ങളും ആവശ്യങ്ങളും സൗകര്യങ്ങളുമനുസരിച്ച്, ഉചിതമായതിനെ പ്രവർത്തിക്കുകയാണു ചികിത്സകന്റെ കടമ. സാമൂഹികങ്ങളും മറ്റുമായ മാറ്റങ്ങൾ, ഏതാവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും വ്യത്യാസം വരുത്തുന്നു. അപ്പോൾ അതിനനുസരിച്ച് പ്രയോഗങ്ങളിൽ ഭേദംവരാതെയും വരുത്താതെയും തരമില്ല. അങ്ങനെ ഭേദം വന്നുകൊണ്ടും വരുത്തിക്കൊണ്ടുമാണിരിക്കുന്നത്. അല്ലെങ്കിൽ ആയുർവേദം ഇപ്പോഴും പ്രായോഗികമായും പ്രയോജനകരമായും നിലനില്ക്കുമായിരുന്നില്ല. ആയുർവേദത്തിൽ ഗവേഷണം ആവശ്യമുള്ള അംശം ഇതാണ്. Modern medicine Ayurveda Mechanical Functional Reductionist Holistic Impersonal Personal Analytical Synthetic Antibiotic Probotic Specialization Generalization കുറച്ചുനാൾ മുമ്പ് ഹൃദ്രോഗത്തെക്കുറിച്ച് ഒരു സെമിനാറിൽ സംബന്ധിയ്ക്കുവാൻ എനിക്കവസരം കിട്ടി. മെഡിക്കൽകോളേജിലെ ഹൃദ്രോഗവിദഗ്ദ്ധൻ, ഹൃദയത്തിന്റെ ഘടനയേയും പ്രവർത്തനത്തേയുംകുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു. ഒടുവിൽ ഹൃദ്രോഗം എങ്ങനെയുണ്ടാവുന്നുവെന്നും അതിനു ചികിത്സയെന്തെന്നും ശാസ്ത്രീയമായ ജ്ഞാനവും വിജ്ഞാനവും ഇനിയും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ, ഞാൻ ഹൃദ്രോഗത്തിനു കാരണമെന്തെന്നും, ആയുർവേദപ്രകാരം അതിന്റെ സമ്പ്രാപ്തിയെ വിവരിച്ചുകൊണ്ട് ചികിത്സയെന്തെന്നും വിവരിച്ചതിനു ശേഷം, ആയുർവേദത്തിൽ ഹൃദയത്തെ ഒരു മർമ്മമായാണ് ഗണിക്കുന്നതെന്നും മർമ്മത്തെ ബാധിക്കുന്ന രോഗങ്ങൾ ദുസ്സാധ്യങ്ങൾ (എളുപ്പത്തിൽ മാറാത്തവ) ആണെന്നും വിവരിച്ചു. അതുകൊണ്ട്, ഒരു വസ്തുവിനെക്കുറിച്ച് വസ്തുനിഷ്ഠമായി അറിഞ്ഞതുകൊണ്ട് മനസ്സിന് സമാധാനമുണ്ടാകാമെന്നല്ലാതെ, പ്രായോഗികമായി ഒരു പ്രയോജനവുമില്ലെന്നു കരുതണം. മാർച്ച് മൂന്നാംവാരത്തിൽ എറണാകുളത്ത് എയ്ഡ്സിനെക്കുറിച്ച് ഒരു സെമിനാറിൽ WHO–വിലെ പ്രമുഖന്മാർ പങ്കെടുക്കുന്നു. ആയുർവേദവീക്ഷണം അവതരിപ്പിക്കുന്നതിന് ഞാനും ക്ഷണിക്കപ്പെട്ടിരിക്കുന്നു. 2–5 മാർച്ച് 1992 ചോദ്യങ്ങൾ ശാസ്ത്രത്തെ വസ്തുനിഷ്ഠയുടെയും അനുഭവനിഷ്ഠയുടെയും അടിസ്ഥാനത്തിൽ accidental, ontendel എന്ന് വിഭജിക്കുന്നത് എത്രകണ്ടു സാധുവാണെന്ന് എനിക്കു സംശയമുണ്ട്. കേവലമായ തത്വശാസ്ത്രമോ, സംഹിതയോ വികസിപ്പിച്ചെടുക്കാനഉള്ള ബുദ്ധിപരമായ കമ്പംകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. മറിച്ച് പ്രാകൃതിയ / ഭൗതിക (natural and physical sciences) ശാസ്ത്രത്തിനും, ശാസ്ത്രീയനിയമങ്ങൾക്കും സാർവലൗകികമായ applicability / validity ഉണ്ട് എന്നതുകൊണ്ടാണ് (സാങ്കേതികപുരോഗതിയും പ്രായോഗികരീതികളും വ്യത്യസ്തമാകാമെങ്കിലും) ‘അനുഭവനിഷ്ഠതയും വസ്തുനിഷ്ഠതയും പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു’ എന്നു പറയുമ്പോൾത്തന്നെ ‘ശാസ്ത്രീയം’ എന്ന് ഉദ്ദേശിക്കുന്നതിന്റെ നിർണ്ണായകസ്വഭാവം സിദ്ധിക്കുന്നുണ്ടല്ലോ? അനുഭവത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ എങ്ങിനെ വസ്തുനിഷ്ഠമായി നിർവചിക്കാനും, വിശകലനംചെയ്യാനും കൈമാറാനും കഴിയും എന്നത് ഒരു പ്രധാന പ്രശ്നം തന്നെയല്ലേ? ശാസ്ത്രമെന്നതോ, ശാസ്ത്രപ്രവർത്തനമെന്നതോ(scientific practice) ഏകശിലാരൂപമായ ഒന്നല്ലാത്തതിനാലും പല തലങ്ങളിൽ വിവിധതരത്തിൽ ധിഷണയും ശേഷിയുമുള്ള മനുഷ്യർ ആ രംഗത്ത് പ്രവർത്തിക്കുന്നതിനാലും, അതിന് ഒരേസമയം തന്നെ പല മുഖങ്ങളും ദിശകളുമുണ്ടായിരിക്കാമെന്നു തോന്നുന്നു. സാമൂഹ്യ–രാഷ്ട്രീയ ആനുകൂല്യവും മറ്റും അതിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് സഹായകമാകാമെങ്കിലും, ഒരു ശാസ്ത്രശാഖയെന്ന നിലയ്ക്കുള്ള അതിന്റെ വികാസത്തെയും നിലനില്പിനെയും സ്വാധീനിക്കുന്ന മറ്റ് ആന്തരികഘടകങ്ങളുമുണ്ടെന്നു എനിക്കു തോന്നുന്നു. ഇവിടെ പലപ്പോഴും നിർണായകമായിത്തീരുന്നത് സാംസ്കാരികഘടകങ്ങളും, ഒരു ജനതയുടെ മാനസികവും ദാർശനികവും ഒക്കെയായ കാഴ്ചപ്പാടുകളുമാണെന്നു പറഞ്ഞുകൂടെ? ഈ സമീപനം (attitude) ശാസ്ത്രത്തോടു മാത്രമല്ല പൊതുവേ ജീവിതത്തോടും ലോകത്തോടും തന്നെയുള്ളതാവാം. ഉദാഹരണത്തിന്, ആധുനികലോകത്തിൽ നിർണായകമായിത്തീർന്ന പല കണ്ടുപിടുത്തങ്ങളും – പേപ്പർ, അച്ചടി, വെടിമരുന്ന്, വടക്കുനോക്കിയന്ത്രം തുടങ്ങിയവ orient–ലാണ് കണ്ടുപിടിക്കപ്പെട്ടത്. എന്നാൽ ഇവയെ ലോകം കീഴടക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റിയതും ഉപയോഗിച്ചതും പാശ്ചാത്യരായിരുന്നു. ഇവിടെ വസ്തുനിഷ്ഠതയുടെയോ അനുഭവനിഷ്ഠതയുടെയോ കാര്യമല്ല പ്രസക്തമായിത്തീരുന്നത്, മറിച്ച് ഒരു സംസ്കാരത്തിന്റെ ദാർശനികമെന്നോ ലോകവീക്ഷണപരമെന്നോ വിളിക്കാവുന്ന ചില പ്രത്യേകതകളാണ്. ശാസ്ത്രസാങ്കേതിക വിദ്യകൾ ഇവിടെ വികസിക്കാതിരുന്നത് അതിന്റെ ആവശ്യം (necessity) ഇല്ലാതിരുന്നതുകൊണ്ടാണ് എന്ന വാദം എത്രകണ്ടു ശരിയാണെന്ന് സംശയമുണ്ട്. എല്ലായിടത്തും ശാസ്ത്രസാങ്കേതികരംഗം വളർന്നിട്ടുള്ളത് ആവശ്യകതയുടെ സമ്മർദ്ദംമൂലം മാത്രമായിരുന്നില്ല. അതോടൊപ്പം / ഒരുപക്ഷെ അതിലുപരി അതിനു പ്രചോദകമായി മറ്റുപല ഘടകങ്ങളുമുണ്ടായിട്ടുണ്ട്: Scientific Practitioner–ടെ Social respectability, ambition/personal interest, യാദൃശ്ചികതകൾ, ഒരു ശാസ്ത്രശാഖയെന്ന നിലയ്ക്കുള്ള അതിന്റെ Inner dynamism, മറ്റു ശാസ്ത്രശാഖകളുമായുള്ള പരിചയം, വൈദേശികവിജ്ഞാനങ്ങളുമായുള്ള സമ്പർക്കം, പിന്നെ patronage, ഒരുപക്ഷെ സാമൂഹ്യമായ ഒറ്റപ്പെടൽപോലും അതിനെ വളർത്താൻ കാരണമായിത്തീരാം. ശാസ്ത്രശാഖയെന്ന നിലയ്ക്കുള്ള utility–ക്കുപുറമെ അതിന്റെ വളർച്ചയെയും തുടർച്ചയെയും സ്വാധീനിക്കുന്ന ഇത്തരം ഘടകങ്ങൾകൂടി ആയുർവേദചരിത്ര പഠനത്തിൽ പ്രസക്തങ്ങളല്ലേ? ഇത്തരം പഠനം മറ്റു ശാസ്ത്രങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചു തന്നെയുള്ള പഠനങ്ങളെയും സഹായിക്കും. പ്രായോഗികതലത്തിൽ ഫലപ്രദമായിരിക്കുമ്പോൾത്തന്നെ ഒരു method–ന് ‘ശാസ്ത്രീയ’മല്ലാതിരിക്കാമെന്ന് തോന്നുന്നു. ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകാമെങ്കിലും, അത് എന്തുകൊണ്ടുണ്ടാവുന്നു എന്നുകൂടി ഒരു ശാസ്ത്രം വിശദീകരിക്കേണ്ടതില്ലേ? ഇതിൽ വിജ്ഞാനം സമ്പാദിക്കുന്നതിന്റെയും, സൂക്ഷിക്കുന്നതിന്റെയും കൈമാറുന്നതിന്റെയും കൂടി പ്രശ്നങ്ങൾ അന്തർഭവിച്ചിരിക്കുന്നു. ഉദാഹരണത്തിന് പോട്ടപ്പള്ളിയിൽ പോകുന്നതിനാൽ കുറേ ആളുകൾക്ക് (അവിടെയെത്തുന്ന മനുഷ്യരുടെ എത്രയോ ചെറിയ ശതമാനമായിരിക്കാമിത് എങ്കിലും) സുഖക്കേടുകൾ ഭേദമാകുന്നു എന്നതുകൊണ്ട് (ഇത് അനുഭവനിഷ്ഠമായി ശരിയായിരിക്കുമ്പോൾ) അത് ശാസ്ത്രീയമാണെന്നു പറയാൻ കഴിയുമോ? ശാസ്ത്രത്തിന്റെ ക്രമേണയായുള്ള വളർച്ചയിൽ പലതിന്റെയുംകൂടെ ഇവയും സംഭവിക്കുന്നുണ്ട്: Intuitive Knowledge എന്ന നിലയിൽനിന്ന് formulated knowledge ആയുള്ള മാറ്റം. കിIntuitions–ഉം സിന്ധികളും കണ്ടുപിടുത്തങ്ങളും എല്ലാം അനുഭവത്തിന്റെയും പരീക്ഷണങ്ങളുടെയും പിൻബലത്തിൽ വസ്തുനിഷ്ഠത നേടുന്നു. പിന്നെവരുന്ന തലമുറകൾക്ക് ഇവ നൽകപ്പെട്ട (given) ജ്ഞാനമായിത്തീരുന്നു. അങ്ങനെ അനുഭവജ്ഞാനം (empirical knowledge) — ജ്ഞാനവൃദ്ധന്മാരും മറ്റും ദീർഘകാലത്തെ നിരീക്ഷണപരീക്ഷണങ്ങളിലൂടെ സമ്പാദിച്ച wisdom — ശാസ്ത്രത്തിന്റെ പൊതുധാരയിലേക്ക് കൈമാറപ്പെടുന്നു. ഇതിനോടൊപ്പംതന്നെ ഈ പ്രക്രിയയെ സഹായിക്കുന്ന രീതിയിലുള്ള institutions വികസിക്കുന്നു. ആയുർവേദത്തിന്റെ ചരിത്രത്തിൽ ഈ പങ്കുവഹിച്ച സ്ഥാപനങ്ങൾ ഏതൊക്കെയായിരുന്നു? ഗുരുകുലസമ്പ്രദായത്തിലും മറ്റും privatisation of knowledge, ജാതിപരമായ സങ്കുചിതത്വം (കൈമാറ്റത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും) എന്നിവപോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു എന്നൊക്കെ ആരോപണങ്ങളുണ്ടല്ലോ? അവ എത്രകണ്ടു ശരിയാണ്? ആയുർവേദത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ practitioner–ന്റെയും സൈദ്ധാന്തികരുടെയും ജാതിപശ്ചാത്തലം എന്തായിരുന്നു? Brahminical domination, വിജ്ഞാനം ചോർന്നുപോകാതെ സൂക്ഷിക്കുവാനുള്ള വരേണ്യഭാഷയായി സംസ്കൃതം, എന്നൊക്കെയുള്ള വിമർശനങ്ങൾക്ക് എന്തെങ്കിലും തെളിവുകളുണ്ടോ? മറുപടി 5.3.92 ബാബുവിന്റെ ഇത്തവണത്തെക്കുറിപ്പിലെ ഏകശയങ്ങളോടും സംശയങ്ങളോടും എനിക്കു സാമാന്യമായി യോജിപ്പാണു തോന്നുന്നത്. എന്റെ standpoint വിശദീകരിയ്ക്കുന്ന സംഗതിയിൽ എനിക്കുവേണ്ടത്ര കഴിവില്ല എന്നുതന്നെ തോന്നിപ്പോകുന്നു. രണ്ടുഭാഷകളുടെ (ഉദാ: സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും) വ്യാകരണങ്ങൾ തമ്മിലുള്ള മൗലികമായ വ്യത്യാസം നിമിത്തം ഒന്നിന്റെ ശൈലിയെ മറ്റൊന്നിന്റെ ശൈലിയോടു ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചു സാധുത്വം നിർണയിക്കുവാൻ ബുദ്ധിമുട്ടാണല്ലോ. അതുപോലെ, ആയുർവേദംപോലുള്ള പൗരസ്ത്യശാസ്ത്രങ്ങൾക്കും, അലോപ്പതിപോലുള്ള പാശ്ചാത്യശാസ്ത്രങ്ങൾക്കും വിവരണത്തിന്റെ ശൈലിക്കു വ്യത്യാസമുണ്ടെന്നു കരുതണം. ഒന്നിന്റെ ശൈലിവെച്ചു മറ്റതിന്റെ ശൈലിയെ വിശദീകരിക്കുവാൻ ശ്രമിക്കുന്നതു, അങ്ങനെ സാധുത്വത്തെ നിർണയിക്കുവാൻ ശ്രമിക്കുന്നതു തൃപ്തികരമായ നിഗമനത്തിൽ എത്തുവാൻ സഹായിക്കുമെന്നു തോന്നുന്നില്ല. എനിക്കു നവീനശാസ്ത്രത്തിന്റെ സമ്പ്രദായങ്ങളിൽ പറയത്തക്ക പരിചയമില്ല. ആയുർവേദത്തിന്റെ ശൈലിയിൽ ഉറച്ചുനിന്നുകൊണ്ട് കാര്യങ്ങളെ വിശദീകരിക്കുമ്പോൾ, മറ്റൊരു ശൈലിവെച്ചു ശ്രദ്ധിക്കുന്നവർക്കു അപര്യാപ്തതകൾ തോന്നുക എന്നതു സ്വാഭാവികമാണ്. അതുകൊണ്ടുതന്നെയാവണം നവീനശാസ്ത്രത്തിന്റെ ദാർശനികവീക്ഷണങ്ങൾ അതൃപ്തികരങ്ങളെന്നു എനിക്കും തോന്നുന്നത്. എല്ലാ ഭാഷകൾക്കും ഒരുപോലെ ചേരുന്ന ഒരു വ്യാകരണം കണ്ടുപിടിക്കുന്നതുപോലെ ദുഷ്കരമാണ് എല്ലാ ശാസ്ത്രവീക്ഷണങ്ങൾക്കും ഒരുപോലെ യോജിക്കുന്ന ഒരു ദാർശനികമായ ശൈലി കണ്ടുപിടിക്കുക എന്നത് എന്ന് എനിക്കുതോന്നുന്നു. എന്നെ സംബന്ധിച്ച്, അനേകമനേകം രോഗികൾക്കു ആശ്വാസം നൽകാൻ പ്രയോജനപ്പെടുന്ന ആയുർവേദത്തിന്റെ ദാർശനികമായ ശൈലിയെ, ഉപേക്ഷിക്കുവാനും അവഗണിക്കുവാനും സാധ്യമല്ല. ചരിത്രപഠനം ഇന്നത്തെനിലയിൽ പലപ്പോഴും സ്വാഭിപ്രായങ്ങളെ സ്ഥാപിക്കുന്നതിനുള്ള ഊഹാപോഹങ്ങളും ചില പ്രത്യേക സാമൂഹികസിദ്ധാന്തങ്ങളെ സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളുമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നിരിയ്ക്കുമെന്നും തോന്നുന്നു. അതുകൊണ്ടു ചരിത്രപഠനം എനിക്കു രസകരമായ വിഷയമാണെങ്കിലും ഓരോരുത്തരും എങ്ങനെ നിഗമനത്തിൽ എത്തുന്നു എന്നറിയാനുള്ള ഔത്സുക്യത്തിന്റെ ശമനം മാത്രമേ എനിക്ക് അതിൽനിന്നു കിട്ടുന്നുള്ളൂ. “ ” വസ്തുനിഷ്ഠതയും സ്വഭാവനിഷ്ഠതയെയുംകുറിച്ചു പറയുന്നത് ഒരുതരം generalizationആണെന്നുതോന്നുന്നു. തികച്ചും വസ്തുനിഷ്ഠമോ തികച്ചും സ്വഭാവനിഷ്ഠമോ ആയി ഏതെങ്കിലും ശാസ്ത്രം ഉണ്ടാകുമെന്നു തോന്നുന്നില്ല. ആത്യന്തികമായി എല്ലാം സ്വഭാവനിഷ്ഠമായിത്തീരാതെ നിവൃത്തിയില്ല എന്നും എനിക്കു തോന്നുന്നു. ഈ വിഷയം പ്രത്യേകിച്ചു ആയുർവേദത്തിൽ ചിന്തിയ്ക്കപ്പെട്ടിട്ടില്ല. എന്നാൽ ആയുർവേദത്തെക്കുറിച്ചുന്നയിക്കപ്പെട്ടു കേട്ടിട്ടുള്ള ആക്ഷേപങ്ങളിൽ ഒന്ന് ആയുർവേദം വസ്തുനിഷ്ഠം (objective) അല്ല, സ്വഭാവനിഷ്ഠം (subjective) ആണ് എന്നതാണ്. ആ ആക്ഷേപത്തിന്റെ അടിസ്ഥാനനം വസ്തുനിഷ്ഠതയാണു ശാസ്ത്രത്തിന്റെ സമ്പ്രദായമെന്ന സങ്കല്പമാകണമല്ലോ. അതിനു സമാധാനം പറയുന്നതിനുള്ള ശ്രമത്തിലാണ്, ആയുർവേദം (ഭാരതീയദർശനം ആകെത്തന്നെ) സ്വഭാവനിഷ്ഠമാണെന്നും, അത് അതിന്റെ യോഗ്യതയെ കുറയ്ക്കുന്നില്ല, ശാശ്വതമായി പ്രയോജനപ്പെടുന്നതിനു സഹായിക്കുക മാത്രമാണു ചെയ്യുന്നതെന്നും പറയേണ്ടിവന്നത്. ആയുർവേദം സ്വഭാവനിഷ്ഠമെന്നു ആചാര്യന്മാർതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആയുർവേദസിദ്ധാന്തങ്ങൾ മൗലികമായ വ്യത്യാസംകൂടാതെ ഇക്കാലത്തും പ്രയോജനകരമായി പ്രയോഗിക്കപ്പെടുന്നത്. അങ്ങനെ ശാശ്വതത്വം കല്പിക്കാവുന്ന സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനു പാശ്ചാത്യസമ്പ്രദായങ്ങൾക്കു (പ്രത്യേകിച്ചു വൈദ്യശാസ്ത്രത്തിന്) കഴിയാത്തതു സ്വഭാവനിഷ്ഠമല്ലാത്തതുകൊണ്ട് ആവണമെന്ന സങ്കല്പത്തിൽ, സ്വഭാവനിഷ്ഠമല്ലാത്ത സമീപനമെന്ന നിലയിൽ വസ്തുനിഷ്ഠമെന്നു പറയാമെന്ന വിചാരത്തിൽ മാത്രമാണു പാശ്ചാത്യസമ്പ്രദായങ്ങൾക്കടിസ്ഥാനം വസ്തുനിഷ്ഠതയാണെന്നു ഞാൻ കരുതുന്നത്. ആയുർവേദത്തെ ആത്മനിഷ്ഠമെന്നാക്ഷേപിക്കുന്നതിൽ മറ്റേ സമ്പ്രദായം വസ്തുനിഷ്ഠമാണെന്ന അഭിമാനം കാണുകയും ചെയ്യാം. X-ray, Scanning മുതലായതുകൊണ്ട് വസ്തുനിഷ്ഠമായി, ഘടനാപരമായ (structural) അറിവാണല്ലോ ലഭിക്കുന്നത്. പ്രധാനമായി ലക്ഷണങ്ങളെ functional ആത്മനിഷ്ഠങ്ങളായ അറിവായിക്കരുതിക്കൂടായ്കയില്ല. ഒന്നിനെ ഒഴിവാക്കി മറ്റതിനെ മാത്രം ആശ്രയിക്കാൻ കഴിയില്ലെങ്കിലും, ശസ്ത്രക്രിയയിലൊഴിച്ച്, രോഗാരോഗനിർണയത്തിന് ആയുർവേദം ലക്ഷണങ്ങളാണു മുഖ്യമായി അവലംബിക്കുന്നത്. X-ray, Scan രക്തമലാദിപരിശോധനകൾ എന്നിവവെച്ചു മാത്രം ആയുർവേദശാസ്ത്രജ്ഞനു രോഗൗഷധനിർണയം സാധ്യമാവുകയില്ല. കുറെയൊക്കെ പ്രയോജനപ്പെടുത്തിക്കൂടായ്കയില്ല എന്നുമാത്രം. അനുഭവത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ വസ്തുനിഷ്ഠമായി നിർവചിച്ചു വിശകലനംചെയ്യുന്നതു കുറെയൊക്കെ പ്രയോജനകരവും രസകരവുമായിരിക്കുമെങ്കിലും, ചികിത്സയിൽ അത്രയൊന്നും ഒഴിച്ചുകൂടാത്തതാണെന്നു കരുതിക്കൂട. സ്വഭാവം വസ്തുവിനെ (function structure–നെ) എന്നപോലെ വസ്തുസ്വഭാവത്തെ അത്രതന്നെ നിർണയിക്കുന്നുണ്ടോ എന്നതും സംശയമാണ്. അതാതിന്റെ സ്വഭാവത്തിന് (function–ന്) അനുസരിച്ചാണ് അതാതുവസ്തുപരമായി വികസിക്കുക എന്നു കരുതാനാണ്, ആയുർവേദപ്രകാരം ന്യായം കാണുന്നത്. ഈ വിഷയത്തിൽ പരിണാമം (evolution) സംബന്ധിച്ച സിദ്ധാന്തങ്ങളെ ആശ്രയിച്ചു കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രത്തിനു പലമുഖങ്ങളും പലദിശകളുമുണ്ടെന്നതു ഭാരതീയാചാര്യന്മാരും അംഗീകരിച്ചിട്ടുള്ളതാണ്. സ്വഭാവത്തെ വിശകലനംചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും വ്യത്യസ്തത ഉണ്ടാക്കാവുന്നതാണ്. പ്രപഞ്ചത്തിന്റെ വിമർശനം തന്നെയാണ് ഭാരതീയങ്ങളായ എല്ലാ ദർശനങ്ങളിലും ഉള്ളത്. അതാതുദർശനത്തിന്റെ മാർഗത്തിൽ കൂടുതൽ കൂടുതൽ ചിന്തിക്കുകയും, അതിന്റെ പ്രയോജനത്തെ കൂടുതൽ കൂടുതൽ അനുഭവപ്പെടുത്തുകയും ചെയ്യാനല്ലാതെ, എല്ലാ ദർശനങ്ങളും യോജിപ്പിച്ച് സമന്വയിപ്പിച്ച് ഒരു ദർശനത്തിനു രൂപംനല്കുന്നതിനു ഭാരതീയാചാര്യന്മാർ വിജയിച്ചിട്ടില്ല. കുറെയൊക്കെ എല്ലാ വീക്ഷണങ്ങളെയും അദ്വൈതദർശനത്തിൽ സമന്വയിപ്പിക്കാന് ശ്രീശങ്കരൻ ഒരു ശ്രമംനടത്തി. എന്നാൽ, അദ്വൈതദർശനം വികസിച്ചുവെന്നല്ലാതെ, മറ്റു ദർശനങ്ങൾ അവശേഷിക്കുകതന്നെ ചെയ്തു. “നിർണായകമായിത്തീരുന്നത് സാംസ്കാരികഘടകങ്ങളും മറ്റുമായിരിക്കാം.” എന്നാൽ ഏറ്റവും നിർണായകമായിത്തീരുന്നത് പ്രായോഗികമായി പ്രയോജനപ്പെടുക എന്ന അനുഭവംതന്നെയാണ് എന്നു ഞാൻ കരുതുന്നു. ഒരു ചികിത്സകൻ എന്ന നിലയിൽ ഞാൻ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നതും പരിഗണിക്കുന്നതും പ്രയോജനകരവും പ്രായോഗികവുമായിരിക്കുക എന്നതിനെത്തന്നെയാണ്. സാംസ്കാരികവും മറ്റ് ഭിന്നങ്ങളായ തലങ്ങളിലുള്ള രോഗികളിലും പ്രായോഗികവും പ്രയോജനകരവുമായിരിക്കുന്നു എന്ന വസ്തുതയാണ് ആയുർവേദത്തെ ആദരിക്കുന്നതിന് എന്നെ സംബന്ധിച്ചു മുഖ്യമായ ഹേതു. കണ്ടുപിടുത്തങ്ങളും അവകൊണ്ടു ലോകത്തെക്കീഴടക്കലുമെല്ലാം, ശനിക ലോകവീക്ഷണപരമോ ആയ പ്രത്യേകതകളായല്ല എനിക്കു തോന്നുന്നത്. അത്തരം കാര്യങ്ങൾക്കു പ്രാധാന്യം നല്കാത്ത എങ്ങനെയും കാര്യംനേടുന്നതിനുള്ള നിരന്തരമായ സാമാർത്ഥ്യമാണെന്നാണ് ചുറ്റുപാടും നോക്കുമ്പോൾ എനിക്കു തോന്നുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ചു ഞാൻ അധികമായി ചിന്തിക്കുകയോ നിഗമനത്തിലെത്തുകയോ ചെയ്തിട്ടില്ല. ഏതു സാഹചര്യത്തിലും പ്രയോഗിക്കുവാൻ കഴിയുന്ന, സൗകര്യമനുസരിച്ച് ഏറ്റവുമധികം പ്രയോജനപ്പെടുന്ന സിദ്ധാന്തങ്ങളാണ് ആയുർവേദത്തിനുള്ളതെന്നും, അതു മനസ്സിലാക്കി രോഗംകൊണ്ടു ക്ലേശിച്ച് ആശ്വാസത്തിനുവേണ്ടി എന്നെ സമീപിക്കുന്നവർക്ക് ഒട്ടധികം സംതൃപ്തി നല്കാൻ കഴിയുന്നുവെന്നും ഉള്ള അറിവും അനുഭവവുംകൊണ്ടു ഞാൻ സന്തൃപ്തനാണ്. പ്രാസംഗികമായുണ്ടാവുന്ന സംവാദങ്ങളിൽ പങ്കെടുക്കുമ്പോൾ, അനുഭവംവെച്ചു ഓരോ അഭിപ്രായങ്ങൾ പറയുന്നുവെന്നുമാത്രം. ഇത്തരം സംവാദങ്ങൾ എന്നെ സംബന്ധിച്ചു ഒരു വീണ്ടുവിചാരത്തിനു സൗകര്യം നല്കുകയും ചെയ്യുന്നു. ചരിത്രപഠനം ഇന്നത്തെനിലയിൽ പലപ്പോഴും സ്വാഭിപ്രായങ്ങളെ സ്ഥാപിക്കുന്നതിനുള്ള ഊഹാപോഹങ്ങളും ചില പ്രത്യേക സാമൂഹികസിദ്ധാന്തങ്ങളെ സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളുമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നിരിയ്ക്കുമെന്നും തോന്നുന്നു. അതുകൊണ്ടു ചരിത്രപഠനം എനിക്കു രസകരമായ വിഷയമാണെങ്കിലും ഓരോരുത്തരും എങ്ങനെ നിഗമനത്തിൽ എത്തുന്നു എന്നറിയാനുള്ള ഔത്സുക്യത്തിന്റെ ശമനം മാത്രമേ എനിക്ക് അതിൽനിന്നു കിട്ടുന്നുള്ളൂ. ആയുർവേദത്തിലെ സിദ്ധാന്തങ്ങളുടേയും പ്രയോഗങ്ങളുടേയും വികാസപരിണാമങ്ങളെക്കുറിച്ചൊന്നും അറിയാൻ, ഊഹിക്കാൻപോലും കഴിയുന്നില്ല. ഇപ്പോൾ ലഭിക്കുന്ന അതിപ്രാചീനങ്ങളായ ചരകത്തിലും സുശ്രുതത്തിലും എത്തുന്നതിനുമുമ്പായിരിക്കണം വികാസപരിണാമങ്ങൾ ഉണ്ടായത്. ബുദ്ധനുമുമ്പുതന്നെ ആയുർവേദത്തിലെ സിദ്ധാന്തങ്ങളോട് പ്രയോഗങ്ങളും സമഗ്രതപ്രാപിച്ചു കഴിഞ്ഞിരിക്കണം എന്നൂഹിയ്ക്കാനേ നിവൃത്തിയുള്ളൂ. ബുദ്ധനുശേഷമുണ്ടായ സാമൂഹികങ്ങളായ പരിണാമങ്ങൾ ഇക്കാലംവരെ, ആയുർവേദത്തിന്റെ സിദ്ധാന്തങ്ങൾക്കും പ്രയോഗങ്ങൾക്കും പറയത്തക്ക മാറ്റംവരുത്തിക്കാണുന്നില്ല. നിലവിളക്കിന്റെ സ്ഥാനത്തു മണ്ണെണ്ണവിളക്ക് ക്രമത്തിൽ വൈദ്യുതദീപവും മറ്റുമുണ്ടായതു സൗകര്യം വളർത്തിയിരിക്കാം. ഔഷധനിർമ്മാണത്തിലും യന്ത്രോപയോഗം സൗകര്യംവരുത്തിയിരിക്കാം. എന്നാൽ സിദ്ധാന്തങ്ങളേയും പ്രയോഗങ്ങളേയും സംബന്ധിച്ച് ചികിത്സയുടെ യുക്തികളും ക്രിയാക്രമങ്ങളും സംബന്ധിച്ചു പറയത്തക്കമാറ്റം വന്നുകാണില്ല. “പ്രായോഗികതലത്തിൽ ഫലപ്രദമായിരിക്കുമ്പോൾത്തന്നെ ഒരു methodശാസ്ത്രീയമല്ലാതിരിക്കാമെന്നുതോന്നുന്നു.” ഈ പ്രസ്താവപ്രകാരം “പ്രായോഗിക തലത്തിൽ ഫലപ്രദമല്ലാതിരിക്കുമ്പോൾത്തന്നെ ഒരു method ശാസ്ത്രീയമായിരിക്കാമെന്നു തോന്നുന്നു” എന്നു പറയാൻകഴിയുമോ? ഇത്തരം പ്രസ്താവങ്ങൾക്കടിസ്ഥാനം ശാസ്ത്രത്തേയും ശാസ്ത്രീയതയേയും കുറിച്ചുള്ള സങ്കല്പവ്യത്യാസങ്ങളാകുമെന്നു തോന്നുന്നു. “ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകുമെങ്കിലും, അതെങ്ങനെ എന്തുകൊണ്ടുണ്ടാവുന്നു എന്നുകൂടി ശാസ്ത്രം വിശദീകരിക്കേണ്ടതില്ലേ?” ആയുർവേദാചാര്യന്മാരുടെ അഭിപ്രായത്തിൽ, അതാതു സന്ദർഭത്തിൽ എന്തുചെയ്യേണം എന്തു ചെയ്യരുത് എന്നു, അതാതുവിഷയത്തെ സംബന്ധിച്ച് ഉപദേശിക്കുന്നതാണു ആത്യന്തികമായി ശാസ്ത്രം. Science–ന് how എന്നല്ലാതെ why എന്നു വിശദീകരിക്കാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടാകാമെന്ന്, നവീനന്മാരായ ശാസ്ത്രദാർശനികരുടെ അഭിപ്രായമായി ഞാൻ വായിച്ചിട്ടുണ്ട്. ആയുർവേദസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോന്നും എങ്ങനെ എന്നും എന്തുകൊണ്ടെന്നും വിശദീകരിക്കാൻ സാമാന്യമായിക്കഴിയും. ആദ്യം ഞാന് സൂചിപ്പിച്ച “ശാസ്ത്രഭാഷ”യുടെ പ്രശ്നംനിമിത്തം, ആയുർവേദസിദ്ധാന്തങ്ങളുടെ പ്രതിപാദനശൈലി അറിയാത്തവർക്കു മനസ്സിലായി എന്നുവരുകില്ല എന്നുമാത്രം.” എന്നാൽ, അനുഭവംകൊണ്ടു പ്രയോജനകരമായിട്ടുള്ളതിന്റെ യുക്തി കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും, (ആലോചനയുടെ ഫലമായി കണ്ടുപിടിക്കാൻ കഴിഞ്ഞുകൂടായ്കയില്ല) അനേകം രോഗികളിൽ ഉപയോഗിച്ച്, വളരെക്കാലമായി, വളരെ തലമുറകളായി, പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നതിനെ അംഗീകരിക്കാവുന്നതാണെന്ന്, യുക്തി മനസ്സിലായില്ല എന്നതുകൊണ്ട് അംഗീകരിക്കാതിരിക്കരുതെന്നാണു ആയുർവേദോപദേശം. അനുഭവത്തിനു സാധൂകരണം നല്കുന്നതാണു ശാസ്ത്രം, ശാസ്ത്രത്തിനു സാധൂകരണംനല്കി അനുഭവം ആരംഭിച്ചിരിക്കുവാൻ നിവൃത്തിയില്ല എന്നു കരുതണം. ആയുർവേദം ആരംഭിച്ചതു ആനുഭവങ്ങളിൽനിന്നാണ്, അതിന്റെ അംഗീകാരത്തിനു തെളിവ് അനുഭവങ്ങളാണ് എന്നുതോന്നുന്നു. അനുഭവപ്പെടുന്നതുകൊണ്ടുമാത്രം ആയുർവേദത്തെ ശാസ്ത്രമായി അംഗീകരിക്കാൻ കഴിയില്ല എന്നൊരു നിരൂപകൻ എഴുതിക്കണ്ടു. പ്രത്യക്ഷവിരുദ്ധത്തിൽ ആഗമം (ശാസ്ത്രം) സ്വീകാര്യമല്ല, പ്രത്യക്ഷമാണു ആഗമത്തെ (ശാസ്ത്രത്തെ) സാധുവാക്കുന്നത് എന്ന ഭാരതീയ സിദ്ധാന്തത്തെയല്ല, മറ്റെന്തോ ആയ പാശ്ചാത്യസിദ്ധാന്തത്തെയാണ് അദ്ദേഹം മാനദണ്ഡമാക്കിയിരിക്കുന്നതു എന്നേ ഞാന് കരുതുന്നുള്ളൂ. പോട്ടപ്പള്ളിയിൽപ്പോയി രോഗംമാറുന്നതിന്റെ യുക്തി ആയുർവേദപ്രകാരം കണ്ടുപിടിക്കാൻ കഴിയും. രോഗങ്ങളെ കേവലം ഔഷധംകൊണ്ടു ശമിപ്പിക്കുന്നവ (യുക്തിവ്യാപാശ്രയം) പ്രാർത്ഥനാദികൾകൊണ്ടു മാറുന്നവ (ദൈവവ്യാപാശ്രയം) രണ്ടും ആവശ്യമാകുന്നവ (ഉഭയവ്യാപാശ്രയം) എന്നു ആയുർവേദം വകതിരിക്കുകയും അത്തരം രോഗങ്ങളുടെ കാരണങ്ങളേയും സമ്പ്രാപ്തികളേയും ലക്ഷണങ്ങളേയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിൽ ആയുർവേദപ്രകാരം അശാസ്ത്രീയമായി ഒന്നും ഉണ്ടെന്ന് എനിക്കുതോന്നുന്നില്ല. Intuitive knowledge–ഉം എന്നൊന്നിനെ (ജ്ഞാനോപായമായി intuition–നെ) ആയുർവേദം അംഗീകരിക്കുന്നില്ല. സാധനകൾകൊണ്ട് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും ബുദ്ധിയുടേയും തീക്ഷ്ണതയെ വർധിപ്പിച്ചിട്ടുള്ളവർക്ക്, സാധാരണന്മാരെ അപേക്ഷിച്ച്, കൂടുതൽ എളുപ്പത്തിൽ സംഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. ചിലർക്ക് ജന്മസിദ്ധമായിത്തന്നെ, വാസനയെന്ന നിലയ്ക്ക്, കുറെയൊക്കെ ഈ കഴിവുണ്ടായേക്കാം. എന്നാൽ പ്രത്യക്ഷവും അനുമാനവും കൂടാതെ അറിവുണ്ടാകുമെന്നു ആയുർവേദാചാര്യന്മാർക്കു അഭിപ്രായമുണ്ടായിരുന്നതായിത്തോന്നുന്നില്ല. യോഗം കൊണ്ടു ബുദ്ധിയുടെ കഴിവുകൾ വർധിപ്പിച്ചിട്ടുള്ളവർക്ക് വളരെ ലഘുവായി കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞേക്കാം. എന്നാലും, പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും ഉപാധികളിൽക്കൂടിയല്ലാതെ, ആർക്കും ഒരുതരത്തിലുള്ള ജ്ഞാനവുമുണ്ടാവുകയില്ലെന്നാണ് ആയുർവേദാഭിപ്രായം. ആയുർവേദത്തെ സംബന്ധിച്ച് Institutions സൗകര്യത്തിനുവേണ്ടിയും അനുകരണംകൊണ്ടും ഉണ്ടായതാണെന്നു കരുതേണ്ടിയിരിക്കുന്നു. ആയൂർവേദത്തെ സംബന്ധിച്ചു Institutions ഒഴിച്ചുകൂടാത്ത സംവിധാനമല്ല. വിദ്യാഭ്യാസത്തിനു വിദ്യാലയമെന്നപോലെ, ചികിത്സിയ്ക്ക് ആശുപത്രിയും കാലികമായ പരിഷ്കാരമാണ്. രോഗികളെ (പ്രത്യേകിച്ച് യുദ്ധത്തിൽ മുറിവേൽക്കുന്ന സൈനികരെ) പെട്ടെന്നുതന്നെ ശുശ്രൂഷിക്കുന്നതിനു സൗകര്യമുള്ള ആതുരാലയങ്ങളെക്കുറിച്ചു ചരകസുശ്രുതങ്ങളിൽ സൂചനകളുണ്ട്. Privatization of Knowledge ആയുർവേദത്തെ സംബന്ധിച്ചു മാത്രമല്ല, എല്ലാ അറിവുകളേയും തൊഴിലുകളേയും സംബന്ധിച്ച് ആ കാലഘട്ടങ്ങളുടെ സവിശേഷതയാണല്ലോ. അറിവുനേടാനും തൊഴിൽശീലിക്കാനും പൊതുവായ ഏർപ്പാടില്ലാത്തകാലത്തെ Privatization സവിശേഷതയാകാതെ തരമില്ല. ഓരോ ജാതിക്കും ഓരോ തൊഴിൽ എന്നതിനേക്കാൾ ഓരോ തൊഴിലിനും ഓരോ ജാതി എന്നതായിരിക്കുന്നു വസ്തുത. കല്ലാശിരിയും, മരാശാരിയും, മൂശാരിയും, കരുവാനും, തട്ടാനുംകൂടി പാരമ്പര്യംകൊണ്ടാണ് അറിവുനേടിയിരുന്നത്. സ്വജാതിയിൽപ്പെട്ടവരെയല്ലാതെ മരാശാരിയും മറ്റും സാമാന്യമായി തൊഴിൽ പഠിപ്പിച്ചിരുന്നില്ല. അതിൽക്കൂടുതലായി ആയുർവേദത്തെ സംബന്ധിച്ചും ഉണ്ടായിരുന്നതായിത്തോന്നുന്നില്ല. Institutionalization–ന്റെ ഗുണംകൊണ്ടാണു ജാതിപരമായ സങ്കുചിതത്വം നീങ്ങിക്കിട്ടിയത് എന്നുതോന്നുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ജാതിയിൽപ്പെട്ടവരും അപൂർവമായി പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരുമായുണ്ടായിരുന്നു. പാരമ്പര്യത്തിൽപ്പെട്ടവരുടേയും പ്രത്യേക വാത്സല്യംകൊണ്ടാവാം അങ്ങനെയുള്ളവർ പഠിച്ചിരുന്നത്. സുശ്രുതത്തിൽ പറയുന്നത്, നാലുവർണങ്ങളിൽപ്പെട്ടവരും ആയുർവേദം പഠിക്കാമെന്നാണ്. ബ്രാഹ്മണർ ജ്ഞാനത്തിന്റെ അംശമെന്നനിലയിലും ക്ഷത്രിയർ രാജ്യത്തിന്റെ താൽപ്പര്യംവെച്ചും വൈശ്യൻ ഉപജീവനത്തിനുവേണ്ടിയും ശൂദ്രൻ പരിചര്യയ്ക്കുവേണ്ടിയും എന്നു പറഞ്ഞിരിക്കുന്നു. ആചാര്യന്മാരെക്കുറിച്ചു ചിന്തിക്കുമ്പോൾ എല്ലാവരും ബ്രാഹ്മണരായിരുന്നു എന്നും തോന്നുന്നില്ല. ആയുർവേദത്തെക്കുറിച്ചുള്ള വിമർശനങ്ങൾ രണ്ടു തരത്തിലുണ്ട്. അജ്ഞതകൊണ്ട് — അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ചു വിമർശിക്കരുതെന്നു, നിരൂപകന്മാർക്ക് ഓർമ്മയില്ല. മുൻവിധി — വർഗസമരത്തിന്റെ ശൈലിയിൽ സമൂഹത്തെ വിഭജിച്ചുകാണുമ്പോൾ, വരേണ്യവർഗമെന്നു മുദ്രകുത്തി എതിർക്കുന്നതു വർഗബോധത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ആയുർവേദത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ 75% അജ്ഞതകൊണ്ടും 25% മുൻവിധികൊണ്ടുമാണെന്നു കരുതാം. രണ്ടും കൂടുമ്പോൾ വിമർശനം നൂറുശതമാനമായി പൂർണതയെ പ്രാപിക്കുന്നു.
വിക്രം, PS-1, ബിഗിൽ എന്ന വമ്പന്‍ ചിത്രങ്ങൽക്ക് ശേഷം ഒരുകൊച്ചു ചിത്രം 50 കോടിയിലധികം നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രദീപ് രംഗനാഥന്‍റെ ‘ലവ് ടുഡേ’യാണ് 5 കോടി ബജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി 70 കോടി ബോക്‌സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. പ്രദീപ് രംഗനാഥന്‍ തന്നെയാണ് അഭിനയിക്കുകയും സംവിധാനം ചെയ്തിരിക്കുന്നത്. കരിയറിലെ രണ്ടാമത്തെ ചിത്രമായ ‘ലവ് ടുഡേ’ ഇതുവരെ തമിഴ് നാട്ടില്‍ നിന്നു മാത്രം 55 കോടിയാണ് നേടിയത്. കോമാളിയായിരുന്നു പ്രദീപ് രംഗനാഥന്‍റെ ആദ്യ ചിത്രം. എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സാണ് ചിത്രത്തിന്‍റെ നിര്‍മാണം. അനുരാഗ കരിക്കിന് വെള്ളത്തിൽ ആസിഫ് അലിയുടെ അനിയത്തിയായി എത്തി മലയാളികൾക്ക് പരിചിതമായ ഇവാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നായികയുടെയും നായകന്‍റെയും പ്രണയവും പിന്നീട് കല്യാണസമ്മതിനായി എത്തുന്ന സമയത്ത് അച്ഛന്‍ സത്യരാജ് ഇവർക്കായി ഒരു ടാസ്ക്ക് കൊടുക്കുന്നതുമാണ് ചിത്രത്തിന്‍റെ കഥ. തമിഴ്നാട്ടില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെ തുടര്‍ന്ന് ലോകമെമ്പാടും പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്. ചിത്രം മൊഴിമാറ്റം ചെയ്ത് മറ്റ് ഭാഷകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ തെലുങ്ക് വേർഷന്‍ നവംബർ 25ന് തീയറ്ററുകളിലെത്തും. More News കേരളം ആകെയുള്ളത് കേസ് മാത്രം, വിഴിഞ്ഞം സ്റ്റേഷന്‍ അക്രമണക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പൊലീസ്; കൂടുതല്‍ നടപടികളില്‍ നിന്ന് പൊലീസിനെ തടയുന്നതിന് പിന്നില്‍ ഭരണനേതൃത്വത്തിന്റെ ആശങ്ക ! ശബരിമലയിലെ ആവേ... തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെ വർഗീയവാദിയെന്ന് വിളിച്ച ലത്തീൻ കത്തോലിക്ക അതിരൂപതാ അംഗവും വിഴിഞ്ഞം സമര സമിതി കൺവീനറുമായി ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലിസ് കേസെടുത്തു. പ്രസ്താവന പിൻവലിച്ച് ഖേദ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഫാദർ തിയോഡേഷ്യസിനെതിരെ പോലിസ് കേസെടുത്തത്. ഐ.എൻ എല്ലിൻ‍െറ പരാതിയിലാണ് കേസ്. സംസ്ഥാന പോലിസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. പോലിസ് മേധാവിയിൽ നിന്ന് ലഭിച്ച പരാതി സിറ്റി പോലിസ് കമ്മീഷണർ കൈമാറിയതിനെ തുടർന്ന് വിഴിഞ്ഞം പോലീസാണ് കേസെടുത്തത്.മന്ത്രിയെ വർഗീയവാദിയെന്ന് വിളിച്ചതിൽ ഫാദർ തിയോഡേഷ്യസ് […] Middle East & Gulf ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചു; ദമാം സെൻട്രൽ ജേതാക്കൾ; തുഖ്ബ രണ്ടും അൽഖോബാർ മൂന്നും സ്ഥാനങ്ങളിൽ ദമാം: ഐ സി എഫ് സൗദി ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. കലാ സാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമാം സെൻട്രൽ ഓവറോൾ ചാംപ്യൻമാരായി,തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും, അൽഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു മാസത്തിലധികം കാലമായി നടന്നു വന്ന യൂണിറ്റ് – സെക്ടർ തലങ്ങളിലെ വിവിധ പരിപാടികൾക്കു ശേഷമാണ് പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചത്. പ്രവിശ്യക്ക് കീഴിലെ ദമാം,അൽ-ഖോബാർ,അൽ-ഹസ്സ, ജുബൈൽ,ഖത്തീഫ്,തുഖ്ബ എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്,സമാപന സംഗമം […] Middle East & Gulf ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ബഹ്‌റൈന്‍) സിൽവർ ജൂബിലി ആഘോഷം വ്യാഴാഴ്ച മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി വ്യാഴം രാത്രി ഏഴിന്‌ മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരിക്കും. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവല്ല മണ്ണിൽ ബോബൻ തോമസിനെ ബിസിനസ്‌ […] Sports ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍ ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഒരു അട്ടിറി. കരുത്തരനായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് ടുണീഷ്യയാണ് തോല്‍പിച്ചത്. 58-ാം മിനിറ്റില്‍ വഹ്ബി ഖസ്‌റിയാണ് ഗോള്‍ നേടിയത്. പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ പ്രമുഖ താരങ്ങൾക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും, ടുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. എങ്കിലും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അവര്‍ക്ക് തല ഉയര്‍ത്തി ഖത്തറില്‍ നിന്ന് മടങ്ങാം. മറ്റൊരു മത്സരത്തില്‍, ഡെന്മാര്‍ക്കിനെ 1-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് […] Business സ്പെഷ്യലൈസ്ഡ് ക്രിട്ടിക്കല്‍ ഇല്‍നെസ് സേവനങ്ങള്‍ക്കായി ടാറ്റാ എഐഎ ലൈഫ് മെഡിക്സുമായി സഹകരിക്കും കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 300 ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരും 4500-ല്‍ പരം മുന്‍നിര, സ്വതന്ത്ര മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളും ഉള്ള മെഡിക്കല്‍ മാനേജുമെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള കമ്പനിയായ മെഡിക്സുമായി സഹകരണത്തിലേര്‍പ്പെട്ടു. ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാന്‍ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും. ടേം, സേവിങ്സ്, പെന്‍ഷന്‍ വിഭാഗങ്ങളില്‍ പെട്ട ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങുന്ന പോളിസി […] കേരളം അതൃപ്തി അകലുന്നു! പാര്‍ട്ടി പരിപാടിയില്‍ വിട്ടുനില്‍ക്കുന്ന ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു; വിഴിഞ്ഞം വിഷയത്തില്‍ പ്രസ്താവന ഇറക്കിയ ഇടതുമുന്നണി കണ്‍വീനര്‍ നല്‍കുന്നത് മ... തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […] Business എംവൈകെ ലാറ്റിക്രീറ്റ് എംഎസ് ധോണിയെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […] കേരളം പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്മെന്റ് പ്രഭാഷണം നാളെ ; സംസ്കൃത സർവ്വകലാശാലയിൽ എം. എ. ബേബി പ്രഭാഷണം നടത്തും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […] Middle East & Gulf കുവൈറ്റ് ടൂറിസത്തിന് പുത്തൻ ഭാവം നൽകി ഫ്ലൈ വേൾഡ് ലക്ഷ്വറി പ്രവർത്തനമാരംഭിക്കുന്നു കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […] Load More Don't Miss പൊളിറ്റിക്‌സ് ചാൻസലറെ മാറ്റൽ ബില്ലിൽ ഉദ്ദേശകാരണം വ്യക്തമല്ലെന്ന് നോട്ടെഴുതിയ ബി. അശോകിന് മന്ത്രിസഭയുടെ കടുത്ത വിമർശനം; കൃഷി വകുപ്പ്‌ സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാനുള്ള ചുമതല മന്ത്രി പി.... തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് […] കേരളം മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പൊലീസ്; നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, വിവാദ പരാമർശത്തില്‍ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളം സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുന്നു. നാലു വർഷ ബിരുദം നടപ്പാക്കുമ്പോൾ മൂന്നാം വർഷം കുട്ടികളെ ഇറങ്ങിപ്പോവാൻ അനുവദിക്കരുതെന്ന് അദ്ധ്യാപകർ. ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാര... തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുകയാണ്. നാലുമാസം കൊണ്ട് എല്ലാ സർവകലാശാലകളിലെയും സിലബസ് പരിഷ്കരിക്കാനാവില്ലെന്നും തങ്ങളുടെ ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാരങ്ങൾ വേണ്ടെന്നും അദ്ധ്യാപകർ നിലപാടെടുത്തതോടെ സർക്കാരിന്റെ പരിഷ്കരണം പാളുമെന്ന ഘട്ടത്തിലായി. വിദ്യാർത്ഥികളിൽ നൈപുണ്യ വികസനം വളർത്താൻ പ്രത്യേക കോഴ്സുകൾ വേണ്ടെന്നും നിലവിലെ കോഴ്സുകളുടെ സിലബസിൽ നൈപുണ്യവികസനം ഉൾപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശിൽപ്പശാലയിൽ അദ്ധ്യാപകർ നിർദ്ദേശമുയർത്തി. നാലുവർഷ ബിരുദ കോഴ്സുകളിൽ അവസാന സെമസ്റ്റർ പൂർണമായി വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയായിരിക്കണമെന്നാണ് യു.ജി.സിയുടെ […] പൊളിറ്റിക്‌സ് വിഴിഞ്ഞത്ത് നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം! ആരോപണവുമായി കെ. സുധാകരന്‍ തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. News ഇംഗ്ലണ്ടിൽ ചരിത്രത്തിലാദ്യമായി ക്രിസ്ത്യാനികൾ ന്യൂനപക്ഷം. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി വന്നപ്പോൾ ബ്രിട്ടനും ഇന്ത്യയും ഭായ്.. ഭായ് ! പാമ്പിനെയുംകൊണ്ട് ഷൈനിങ് നടത്തിയ വാവ സുരേഷിന് പണികിട്ടി – ... 1 . ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങളുണ്ടെന്നും ഇന്ത്യൻ വംശജൻ കൂടിയായ സുനാക്. 2 . മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്ന് കോടതി. 3 . മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ജിയാങ് […] ജില്ലാ വാര്‍ത്തകള്‍ കൈവിട്ട ആഘോഷം! കോഴിക്കോട് വാഹനങ്ങളിൽ ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം; വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യും കോഴിക്കോട് : കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. വിവിധ രാജ്യങ്ങളുടെ പതാക ഏന്തി നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വാഹനം ഒാടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളം വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്... നമ്മുടെ വികസന സങ്കല്പങ്ങള്‍ ആകെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ യൂറോപ്പ് എങ്ങിനെയാണ് വികസിച്ചത് ? അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചത്. മികച്ച റോഡുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം, ശുദ്ധജലം, വൈദ്യുതി ഇവയിലായിരുന്നു ശ്രദ്ധ. നല്ല ഹൈവേകള്‍ ഉണ്ടായാല്‍ അതിനു സമീപത്ത് ഉപഗ്രഹ നഗരങ്ങള്‍ രൂപംകൊള്ളും. തിരുവനന്തപുരം, കൊച്ചി ബൈപാസുകള്‍ ഉദാഹരണം. അവക്കിരുവശവുമാണല്ലോ ഇപ്പോള്‍ വികസനം. ഇടറോഡുകളും ട്രാഫിക്ക് ബ്ലോക്കും നമ്മുടെ ശാപങ്ങളാണ്. അതിനു പകരമാവില്ല കെ-റെയിലും വിമാന താവളങ്ങളും. നല്ല റോഡുകള്‍ […]
കേരളത്തിൽ പൊന്നിൽ തൊട്ടാൽ പൊള്ളുമെന്ന അവസ്ഥ. സ്വർണ വില 41000 കടന്നു. പവന് 120 രൂപ വർദ്ധിച്ച് 41,320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,165 രൂപയാണ് ഇന്നത്തെ വില. Also Read: ബാങ്കുകളിലും സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കി ഡി.ജി.പി ലോക്നാഥ് ബെഹ്റ ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില കൂടിയത്. ബുധനാഴ്ച രാവിലെ പവന് ഇന്ന് 520 രൂപ വർദ്ധിച്ച് 40,800 രൂപയായ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്ദ്ധിച്ചു. ഉച്ചകഴിഞ്ഞ് പവന് 400 രൂപ … By Sambhu MS Thu, 6 Aug 2020 കേരളത്തിൽ പൊന്നിൽ തൊട്ടാൽ പൊള്ളുമെന്ന അവസ്ഥ. സ്വ‍‍ർണ വില 41000 കടന്നു. പവന് 120 രൂപ വർദ്ധിച്ച് 41,320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,165 രൂപയാണ് ഇന്നത്തെ വില. Also Read: ബാങ്കുകളിലും സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില കൂടിയത്. ബുധനാഴ്ച രാവിലെ പവന് ഇന്ന് 520 രൂപ വർദ്ധിച്ച് 40,800 രൂപയായ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധിച്ചു. ഉച്ചകഴിഞ്ഞ് പവന് 400 രൂപ കൂടി വർദ്ധിച്ച് വില പവന് 41200 രൂപയിലെത്തിയിരുന്നു. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. Also Read: സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം; ശിവശങ്കറുമായി അടുത്തബന്ധം; എന്‍ഐഎ അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേയ്ക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിതരാവുന്നത്.
സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയദെസുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 24-ന് തിങ്കളാഴ്ച രാവിലെയാണ് പാപ്പാ വത്തിക്കാനിലെ അപ്പോസ്തോലിക വസതിയിൽ പ്രസിഡന്റിനെ സ്വീകരിച്ചത്. പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പ്രസിഡന്റ് നിക്കോസ് അനസ്താസിയദെസ് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും വിദേശ രാജ്യബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും സംഭാഷണം നടത്തി. ചർച്ചകളിൽ സൈപ്രസുമായി പരിശുദ്ധ സിംഹാനസനവുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വന്ന പുരോഗതിയിലും ശക്തിയിലും സംതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ, മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും, പ്രത്യേകിച്ച് അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന വിഷയത്തെക്കുറിച്ചും പ്രാദേശികനയങ്ങളും ചർച്ചാവിഷയമായി. സൈപ്രസിന്റെ പുനരേകീകരണവും മെഡിറ്ററേനിയൻ പ്രദേശത്തിന്റെ സ്ഥിതിയും കൂടുതൽ വിശാലമായി അജണ്ടയിലുണ്ടായിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. നല്ല ഇടയനായ യേശുവിന്റെ ഒരു ഐക്കൺ പാപ്പാ അനസ്താസിയദെസിന് സമ്മാനമായി നൽകുകയും അദ്ദേഹത്തിന്റെ ജനങ്ങളെ അദ്ദേഹം ഹൃദയം കൊണ്ട് അറിയുന്നുവെന്നും ജനങ്ങളുമായി അടുത്തിരിക്കുന്നുവെന്നും പാപ്പാ പങ്കുവയ്ക്കുകയും ചെയ്തു. പാപ്പയുടെ പ്രബോധനങ്ങളുടെ ഒരു ശേഖരവും പരിശുദ്ധ പിതാവ് പ്രസിഡണ്ടിന് സമ്മാനിച്ചു. സൈപ്രസ് പ്രസിഡന്റ് പുരാതന കാലത്തിലെ സൈപ്രസിൽ ഉപയോഗിച്ചിരുന്നതിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു വെള്ളിക്കപ്പ് പാപ്പായ്ക്ക് സമ്മാനമായി നൽകി. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
MCU യൂണിവേഴ്സിലെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിന് ശേഷമുള്ള കാലഘട്ടത്തിൽ കഥ പറയുന്ന രീതിയിലാണ് സിനിമ സഞ്ചരിക്കുന്നത്. സിവിൽ വാറിന് ശേഷം സകോവിയൻ ഉടമ്പടി ലംഘിച്ചതിന് പിടികിട്ടാപ്പുള്ളിയായി ഒളിവ് ജീവിതം നയിക്കുന്ന നടാഷയ്ക്ക് ഒരുനാൾ പാഴ്‌സൽ വരുന്നതും അപ്രതീക്ഷിതമായി ആ പാഴ്‌സൽ തട്ടി എടുക്കാൻ ചിലർ നടാഷയെ ആക്രമിക്കുകയും ചെയ്യുന്നതോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ലേഡി അവഞ്ചറായ ബ്ലാക്ക് വിഡോയുടെ സോളോ ഫിലിം എന്ന നിലയിൽ റിലീസിന് മുൻപേ തന്നെ വൻ പ്രേക്ഷക പിന്തുണ നേടിയ ചിത്രമായിരുന്നു ഇത്. മാർവെൽ സിനിമ എന്നതിലുപരി സ്കാർലെറ്റ് ജൊഹാൻസൻ, ഫ്ലോറൻസ് പ്യു എന്നിവരുടെ കോമ്പിനേഷൻ സീനുകളിലൂടെ വലിയ അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചു. മികച്ച സംഘട്ടനരംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. സിവിൽ വാറിനും, ഇൻഫിനിറ്റി വാറിനും ഇടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Adventure, English, MarvelFest, Sci-Fi Tagged: Giri PS, Vishnu Prasad Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ December 4, 2022 ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍ December 4, 2022 ഋതുമതിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിച്ചു, ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അമ്മാവനെ വിളിച്ചത്; അഭയ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു December 4, 2022 നല്ല കാരണത്തിനായി ആളുകൂട്ടം നമ്മെ പിന്തുടരുന്നത് നല്ലതാണ്; സ്‌കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടം December 4, 2022 ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ; നിബന്ധനയുമായി സിനിമ സംഘടനകള്‍ December 4, 2022 എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി December 4, 2022 ‘ആര്‍ആര്‍ആര്‍’ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നത് നിരാശയുണ്ടാക്കി; രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് December 4, 2022 കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍ December 4, 2022 നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു;രക്ഷിക്കാനെത്തിയത് പാർട്ടിക്കാർ ; വിജയകുമാരി December 4, 2022 അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി December 4, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ Movies എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത Malayalam ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ
ഓരോ മുസ്‌ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നാല് പാഠങ്ങള്‍ ഉണ്ട്. അവ ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിന് നിര്‍ബന്ധമായും വേണ്ട അതിപ്രധാനമായ നാല് ഗുണങ്ങളാണ്. താഴെ പറയുന്നവയാണ് അവ: ഒന്ന്: അറിവ് നേടല്‍. രണ്ട്: അറിഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കല്‍. മൂന്ന്: സത്യത്തിലേക്ക് ക്ഷണിക്കല്‍. നാല്: ഈ മാര്‍ഗത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കല്‍. ഈ നാല് കാര്യങ്ങളെ കുറിച്ചും സൂറ. അസ്വ്-റില്‍ അല്ലാഹു -تَعَالَى- അറിയിച്ചിട്ടുണ്ട്. وَالْعَصْرِ * إِنَّ الْإِنْسَانَ لَفِي خُسْرٍ * إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ “കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.” (അസ്വ്-ര്‍: 1-3) മനുഷ്യരായി പിറന്നവരെല്ലാം നഷ്ടത്തിലാണ് വന്നു വീണിട്ടുള്ളതെന്ന് അല്ലാഹു -تَعَالَى- ആദ്യം അറിയിച്ചു. എന്നാല്‍ നാല് ഗുണങ്ങള്‍ ഉള്ളവര്‍ ഈ നഷ്ടത്തില്‍ നിന്ന് കരകയറിയവരാണ്. എന്തെല്ലാമാണ് അവ? ഒന്ന്: വിശ്വസിച്ചവര്‍. വിശ്വാസം സ്വീകരിക്കണമെങ്കില്‍ അറിവ് ഉണ്ടായിരിക്കണം. അറിയാത്ത കാര്യത്തില്‍ ഒരാള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലല്ലോ? അതില്‍ നിന്ന് നമ്മള്‍ ആദ്യം പറഞ്ഞ പാഠം -അറിവ് നേടല്‍- നിര്‍ബന്ധമാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയും. രണ്ട്: സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍. അറിവ് വെറുതെ നേടിയെടുക്കുന്നതില്‍ ഒരുപകാരവുമില്ല. അതു കൊണ്ട് പ്രവര്‍ത്തനം ഉണ്ടാകണം. അതിനെ കുറിച്ചാണ് നാം രണ്ടാമത് പറഞ്ഞത് -അറിഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കല്‍-. മൂന്ന്: സത്യം കൊണ്ട് പരസ്പരം ഉപദേശിക്കല്‍. അറിയുകയും സ്വയം നന്നാവുകയും ചെയ്താല്‍, താന്‍ നേടിയെടുത്ത ഈ നന്മ മറ്റുള്ളവര്‍ക്കും ലഭിക്കണമല്ലോ എന്ന് ഗുണകാംക്ഷയുള്ള ഏതൊരു മനസ്സിന്റെ ഉടമയും ആഗ്രഹിക്കും. അതാണ്‌ മൂന്നാമത്തെ പാഠം. നാല്: പരസ്പരം ക്ഷമ കൊണ്ട് ഉപദേശിക്കല്‍. സത്യം അറിയിച്ചു കൊടുക്കുമ്പോള്‍ പലര്‍ക്കും അതു രുചികരമായി തോന്നിക്കൊള്ളണമെന്നില്ല. അവര്‍ ഉപദ്രവിച്ചേക്കാം. ഏതൊരു പ്രബോധകനും അത് മനസ്സില്‍ വെച്ചിരിക്കണം. ഈ നാല് പാഠങ്ങള്‍ ഓരോ മുസ്‌ലിമും നന്നായി ചിന്തിക്കുകയും, ജീവിതത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്‌.
അമ്മയ്ക്കുവേണ്ടിയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ലെന്ന് ഇടവേള ബാബു. ഭാവന ഇപ്പോൾ അമ്മയിൽ അം​ഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. അമ്മയ്ക്കു വേണ്ടി ദിലീപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി 20 ൽ ഭാവന പ്രധാന വേഷത്തിലാണ് എത്തിയത്. ‘ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല. ഇത്രയും മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റുകയൊള്ളൂ. കഴിഞ്ഞ ട്വന്റി 20 ല്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ലല്ലോ. അതുപോലെയാണ് ഇത്. അമ്മയിലുള്ളവരെ വച്ച് എടുക്കേണ്ടിവരും.’- ഇടവേള ബാബു പറഞ്ഞു. കഴിഞ്ഞ ട്വന്റി ട്വന്റിയിൽ തന്നെ അമ്മയിലുള്ളവരെ തന്നെ പലരേയും അഭിനയിപ്പിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമുടി വേണു ചിത്രത്തിൽ ഇല്ലാതിരുന്നതിന് കാരണം അനുയോജ്യമായ കഥാപാത്രം ഇല്ലാത്തതിനാലായിരുന്നെന്നും ഇടവേള ബാബു പറഞ്ഞു. അതുപോലെ മമ്മൂട്ടി പറഞ്ഞ ഒരു ആ​ഗ്രഹത്തേക്കുറിച്ചും താരം കൂട്ടിച്ചേർത്തു. ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞപ്പോള്‍ എന്നെ ഓടിക്കാന്‍ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താല്‍ പടം പരാജയപ്പെടുമെന്ന് അവര്‍ പറഞ്ഞത്. പക്ഷേ മമ്മൂട്ടി പറഞ്ഞത് ശരിയാണ് അമ്മയുടെ സിനിമയിൽ മാത്രമേ മമ്മൂട്ടിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുകയൊള്ളൂ. – ഇടവേള ബാബു പറഞ്ഞു
പ്രണയാഭ്യർഥന നിരസിച്ചു : വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു, സംഭവം വയനാട്ടിൽ വ​യ​നാ​ട്: ജില്ലയിലെ ല​ക്കി​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ദീ​പു​വാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ആക്ര​മി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ ... ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ സ്ത്രീകള്‍ തമ്മിൽ ഏറ്റുമുട്ടൽ; യുവതിക്ക്​ കൈക്ക്​ കുത്തേറ്റു ​ കരുമാല്ലൂര്‍: സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക്​ പരിക്ക്. മാഞ്ഞാലി മാട്ടുപുറത്ത് ആണ് സംഭവം. കൈക്ക്​ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകക്ക്​ ... ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കം; രണ്ടു പേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം തൊടുപുഴ: തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ... സൂര്യഗായത്രി കൊലപാതകം: പ്രണയനൈരാശ്യം മൂലമെന്ന വാദം ശരിയല്ല; അരുൺ പ്രണയിച്ചത് ലഹരിമരുന്ന് സംഘത്തിന് കൈമാറാനാണെന്ന് പൊലീസ് തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് സൂര്യഗായത്രിയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തിൽ വഴിത്തിരിവ്. കഞ്ചാവിനും മദ്യത്തിന് അടിമയായ അരുൺ സൂര്യഗായത്രിയെ ലഹരിസംഘത്തിന് കൈമാറാൻ ശ്രമിച്ചിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇതോടെ, പ്രണയനൈരാശ്യം മൂലമാണ് ... രോഗിയായ അമ്മയെ മർദിച്ച അച്ഛനെ കുത്തിക്കൊന്ന് 15 വയസ്സുകാരൻ ചെന്നൈ: സ്ഥിരമായി മദ്യപിച്ചെത്തി രോഗിയായ അമ്മയെ ഉപദ്രവിച്ചിരുന്ന അച്ഛനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ശ്രീരാം (49) എന്നയാളാണു കൊല്ലപ്പെട്ടത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ... കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി വെട്ടി; ഭാ​ര്യ​ക്കും പി​താ​വി​നും പ​രി​ക്ക്​ കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ്​ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മാ​ത്യു കു​ള​ങ്ങ​ര​യെ നാ​ല്‍​വ​ര്‍​സം​ഘം രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ത്യു തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ... യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി അഞ്ചംഗ സംഘം; തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു മുളന്തുരുത്തി : പെരുമ്പിള്ളിയിൽ തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെ അഞ്ചംഗ സംഘം യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു. പെരുമ്പിള്ളി ഈച്ചിരവേലിൽ ജോജി ... അ​ട്ട​പ്പാ​ടിയിൽ വാ​ഹ​ന​ത്തി‍െൻറ ഹെ​ഡ് ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർഷം; കത്തിക്കുത്ത് കേസിൽ ഏഴ് പേർ പിടിയിൽ അ​ഗ​ളി: തി​ങ്ക​ളാ​ഴ്ച രാ​ത്രി​ അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ സംഘർഷത്തിനിടെ നടന്ന ക​ത്തി​ക്കു​ത്ത് സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ഷോ​ള​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഹ​രി, വി​നോ​ദ് ... പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികള്‍ പിടിയില്‍ ചാലക്കുടി: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേർ പിടിയിൽ. അങ്കമാലി മൂക്കന്നുര്‍ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു ... വാഹനം കടത്തിവിടാത്തതിനെ തുടർന്ന് വാക്കുതർക്കം; പാലിയേക്കര ടോള്‍ പ്ലാസയിലെ രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു തൃശൂര്‍ : വാഹനം കടത്തിവിടത്തതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം ഒടുവില്‍ കത്തിക്കുത്തില്‍ അവസാനിച്ചു. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലാണ് കത്തിക്കുത്ത് ഉണ്ടായത്. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു. ടി ... കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു; കണ്ണൂർ സ്വദേശി ഷബീർ അറസ്റ്റിൽ കണ്ണൂർ: കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പി കേസിൽ പ്രതി ഷബീർ പിടിയിലായി. ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഷ​ബീ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ... കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം തൃശൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. കൊടകര വട്ടേക്കാട് സ്വദേശി വിവേകിനാണ് കുത്തേറ്റത്. കുത്തേറ്റ വിവേകിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ... ഫ്രഞ്ച് അനുകൂല വികാരം ഉയര്‍ന്ന കാനഡയിലെ ക്യൂബക് സിറ്റിയില്‍ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌ ക്യുബെക്ക് : കാനഡയിൽ ശനിയാഴ്ച രാത്രി നടന്ന അക്രമ പരമ്പരയിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു. കത്തിയേന്തിയ അക്രമിയുടെ ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാനഡയിലെ ക്യുബെക്ക് ... Latest News ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക് ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം മത്സരിച്ച 11 സീറ്റിലും കെട്ടിവെച്ച കാശ് പോയി, സിറ്റിങ്ങ് സീറ്റായ തിയോഗിൽ ഇത്തവണ നാലാം സ്ഥാനത്തേക്കും; ഹിമാചലിൽ ‘സം പൂജ്യരായി’ സിപിഎം
ഈ കുടുംബത്തെ ഒന്ന് പരിചയപ്പെടാം. അവറാച്ചൻ പ്രായം 60. കൃഷിക്കാരൻ. ജോലിക്കാർ ഉണ്ടെങ്കിലും ഇപ്പോഴും അത്യാവശ്യം പണിയും. ഭാര്യ അന്നമ്മ 5 വർഷം മുമ്പ് മരിച്ചു. ഒറ്റ മകൻ രാജേഷ്. പ്രായം 30. സിറ്റിയിൽ ഉള്ള പലചരക്കു കട നോക്കുന്നു. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ ഒരു റീട്ടെയിൽ ഗ്രോസറി ഷോപ്. രാജേഷിന്റെ ഭാര്യ ശ്രീലക്ഷ്മി. പ്രായം 24. രാജേഷുമായുള്ള അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ഒളിച്ചോടിയാണ് ശ്രീലക്ഷ്മിയും രാജേഷും കല്യാണം കഴിച്ചത്. നല്ല നാടൻ പെൺകുട്ടിയാണ് അവൾ, അഞ്ചടി ആറിഞ്ജ് പൊക്കവും അതിനൊത്ത വണ്ണവുമുള്ള നമ്പൂതിരി കൊച്ഛ് . എന്നും അമ്പലത്തിൽ പോക്കും വഴിപാടുമൊക്കെയായി നടക്കുന്ന പെൺകുട്ടി ,മിക്കപ്പോഴും അവൾ ചന്ദന കുറിയും, പട്ടു പാവാടയും ഒക്കെ ധരിച്ചാണ് വീട്ടിലുംപുറത്തൊക്കെയും നടക്കുക . അതുപോലെ നീണ്ട എണ്ണമയമുള്ള മുടിയും, വിടര്ന്ന കണ്ണുകളും ആരെയും ആകർഷിക്കുന്നശരീര പ്രകൃതവും ഉള്ള പെണ്ണ്. അവളുടെ ഭർത്താവ് രാജേഷ് കാണാൻ മോശം ഒന്നും അല്ല. പക്ഷെ വിവാഹത്തിന് ശേഷം തീരെ റൊമാന്റിക് അല്ലാന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ശ്രീലക്ഷ്മിക്ക് മനസിലായി. കളിയൊക്കെ ഇടക്കൊക്കെ ഉണ്ട്. പക്ഷെ നല്ല കഴപ്പി ആയിരുന്ന ശ്രീലക്ഷ്മിക്ക് അത് കൊണ്ട് തികയില്ലായിരുന്നു. അതുമല്ല രാജേഷിന്റെ കളി എന്നും തന്നെ ഡോഗി ആണ്. നിന്നോണ്ട് അടിക്കാൻ എളുപ്പം എന്നാണു പറയുന്നത്. കമ്പി ക്ലിപ് കാണിച്ചു അത് പോലെ ഊക്കാൻ പറഞ്ഞാൽ നടുവ് ഉളുക്കും, പുറം വേദനയാണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും. കൂടെ പഠിച്ച രണ്ടു കൂട്ടുകാരികൾ പറയുന്ന കളികൾ കേട്ടാൽ തന്നെ കഴക്കും. എന്തൊക്കെ രീതിയിലാ അവരെ കെട്ടിയോന്മാർ ഊക്കുന്നെ. ഒരുത്തി ആണേൽ വീട്ടിലെ പുറം പണിക്കാരനെ വരെ വിളിച്ചു കളിപ്പിക്കുന്നുണ്ട്. അവൻ ആണേൽ അവളെ കയ്യിലെടുത്തു പിടിച്ചു കളിക്കും പോലും. അത് കൊണ്ടാ അവൾ അവനു കൊടുത്ത് പോലും. കൂട്ടുകാരി പറഞ്ഞത് കേട്ടിട്ട് താൻ അന്ന് വിരലിട്ടു ആണ് വെള്ളം കളഞ്ഞത്. Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
സ്‌കൂൾ യുവജനോത്സവം വരാൻ പോകുന്നു. സ്‌കൂളുകളിൽ പരിശീലനം തകൃതി ആയി നടക്കുന്നു. സെന്റ് ആൻസിലെ ഡാൻസ് പെമ്പിള്ളേർ എല്ലാം നല്ല പെർഫോമൻസ് ആണ്. അടുത്ത കാലത്ത് സ്ഥലം മാറി വന്ന ദേവൻ മാഷിന് ഡാൻസ് പെമ്പിള്ളേരിലെ ഏറ്റവും ചരക്ക് ആയ മീരയിൽ കണ്ണുണ്ടായി. ദേവൻ മാഷ് 50 വയസ്സ് ആയെങ്കിലും കാണാൻ മിടുക്കൻ. നല്ല പെരുമാറ്റം. എല്ലാവർക്കും ഇഷ്ട്ടമായി. സ്പോർട്സ് ആണ് പുള്ളീടെ ഡിപ്പാർട്ടമെന്റ്. ലത ടീച്ചറും കൂടെയുണ്ട് സ്പോർട്സിൽ. ടീച്ചറുടെ കെട്ടിയോൻ ഗൾഫിലാണ്. ദേവൻ മാഷ് വന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും ലതയെ വളച്ച് പണി തുങ്ങി. കഴച്ച് നടന്ന ലതക്ക് അത് ഒരു ആശ്വാസം ആയി. ദേവൻ മാഷ് മീരയുടെ കാര്യം പറഞ്ഞപ്പോൾ അത് ശരിയാക്കാമെന്ന് ലത ഏറ്റു. ഡാൻസ് പരിശീലിപ്പിക്കാൻ വരുന്ന സീത ടീച്ചർ ലതയുടെ ഫ്രണ്ട് ആണ്. ദേവൻ മാഷും ലതയും കൂടെ ചില പ്ലാനുകൾ ഇട്ടു. സീതയെ കൊണ്ട് മീരയോട് ലത ചില കാര്യങ്ങൾ സംസാരിച്ചു. ഇപ്രാവശ്യം മത്സരം കടുത്തതാണ്. കലാമണ്ഡലം ടീച്ചർമാരൊക്കെയാണ് പല സ്‌കൂളുകളിലും പഠിപ്പിക്കുന്നത്. അതുകൊണ്ട് മത്സരം വളരെ കടുത്തത് ആയിരിക്കും. അങ്ങനെ ചില പേടിപ്പീര്. അതും പറഞ്ഞ് കഴിഞ്ഞ് സീത പോയി. അത് കേട്ട മീരക്ക് ആകെ വിഷമം ആയി. തന്റെ സ്വപ്‌നങ്ങൾ തകരുന്നത് ഓർത്തപ്പോൾ അവൾക്കു കരച്ചിൽ വന്നു. കലാതിലകം ആയാൽ സിനിമയിൽ എടുക്കാമെന്ന് ഒരു ഓഫർ ഉണ്ടായിരുന്നു. ലത ടീച്ചർ മീരയോട് ഒരു കാര്യം പറഞ്ഞു. “മോൾ കരയണ്ട, നമുക്ക് വഴിയുണ്ടാക്കാം. പക്ഷെ കുറച്ച് പൈസ ചെലവ് വരും. ഇതൊക്കെ ഇപ്പോൾ പലയിടത്തും നടക്കുന്നുണ്ട്, മോളെ.” “എന്നും കൊണ്ട് ഡാൻസ് മോശം ആയാലും കാര്യം നടക്കും എന്ന് വിചാരിക്കരുത്. കട്ടക്ക് കട്ടക്ക് ആകുന്നിടത്ത് കയറ്റി വിടാൻ പറ്റും”, ലത പറഞ്ഞു. “ഞാൻ നല്ലപോലെ കളിക്കുമല്ലോ ടീച്ചർ”, മീര പറഞ്ഞു. “അതെ നീ നല്ലപോലെ കളിക്കേണ്ടി വരും. എന്നാൽ കാര്യം നടക്കും. കാശും മുടക്കേണ്ട”, ടീച്ചർ പറഞ്ഞു. “അല്ലെങ്കിലും 25000 രൂപയൊക്കെ നിന്റെ വീട്ടുകാർക്ക് എടുക്കാൻ പറ്റുമോ?”, ലത ചോദിച്ചു. “അയ്യോ ടീച്ചറെ, ഒരിക്കലും പറ്റില്ല”, മീര പറഞ്ഞു. “നമ്മുടെ ദേവൻ മാഷാ ഇപ്രാവശ്യം നമ്മുടെ കൂടെ വരുന്നത്. സീത ടീച്ചർക്ക് അന്ന് വരാൻ പറ്റില്ല. അപ്പോൾ ഞാനാ പകരം വരുന്നത്.” “മോൾക്ക് കുച്ചിപ്പുടിയല്ലേ അൽപ്പം പുറകിലായിട്ട് നിൽക്കുന്നെ? അതിന്റെ ജഡ്ജസിനെ തീരുമാനിച്ച് കഴിഞ്ഞു. ദേവൻ മാഷ് രഹസ്യമായിട്ട് അറിഞ്ഞതാണ്. മാഷ് വിചാരിച്ചാൽ മോൾ കുച്ചിപ്പുടിയിൽ ഒന്നാമത്. അപ്പോൾ പിന്നെ കലാതിലകം ഉറപ്പായില്ലെ?”, ലത ചോദിച്ചപ്പോൾ മീര ശരിക്കും സന്തോഷിച്ചു. “എന്നാൽ ടീച്ചർ ദേവൻ മാഷിനോട് പറഞ്ഞ് ഒന്ന് ശരിയാക്കിത്താ.”, മീര പറഞ്ഞു. “ഞാൻ ദേവൻ മാഷിനോട് സംസാരിച്ചിരുന്നു. ശരിയാക്കാം. പക്ഷെ മോളെ, 25000 രൂപ മുടക്കണ്ടേ?”, ലത പറഞ്ഞു. “അപ്പോൾ അത് നടക്കില്ല അല്ലെ ടീച്ചറെ?”, മീര വിഷമത്തിലായി. “സാരമില്ല. പക്ഷെ മോൾ വിചാരിച്ചാൽ മോൾടെ എല്ലാ സ്വപ്നവും നടക്കും. ഒന്ന് ചെയ്യാതെ ഒന്ന് കിട്ടില്ലല്ലോ, മോളെ”, ലത പറഞ്ഞു. “ഞാൻ എന്ത് വിചാരിക്കാനാ, ടീച്ചർ?”, മീര ചോദിച്ചു. “അത്.. മോൾ നല്ല സുന്ദരി അല്ലെ?” “ദേവൻ മാഷിന് മോളെ ഒത്തിരി ഇഷ്ട്ടമാ. മോളോട് കുറച്ച് നേരം മിണ്ടിയും പറഞ്ഞും ഒക്കെ ഇരുന്നാൽ കൊള്ളാമെന്ന് സാറിന് ആഗ്രഹം ഉണ്ട്”, ലത പറഞ്ഞു. “ഇന്നത്തെ പിള്ളേരല്ലേ? കൂടുതൽ ഒന്നും പറയണ്ടല്ലോ?” “ഒന്ന് പോ ടീച്ചറെ”, മീര നാണിച്ച് പറഞ്ഞു. കൂട്ടുകാരൊക്കെ പലരും കളിയുടെ കാര്യം ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിലും മീരക്ക് അതിനൊന്നും പറ്റിയിട്ടില്ല. സാഹചര്യവും പേടിയും ഒക്കെ ആയിരുന്നു. “ഞാൻ പറഞ്ഞില്ലേ? മോൾ വിചാരിച്ചാൽ നടക്കും”, ടീച്ചർ മീരയെ പ്രോത്സാഹിപ്പിച്ചു. “ആരെങ്കിലും അറിയുമോ ടീച്ചർ?”, മീര ചോദിച്ചു. ആ.. പെണ്ണ് വീണു. ലത ഓർത്തു. “ഇല്ല മോളെ. നമ്മൾ മത്സരത്തിന് പോകുമ്പോൾ ശരിയാക്കാം. ആരും അറിയില്ല.” “ടീച്ചറും കൂടെ ഉണ്ടാകുമോ?”, മീര ചോദിച്ചു. “പിന്നെ.. മോൾ പേടിക്കണ്ട. ഞാനും മാഷും നല്ല അടുപ്പത്തിലാ”, ടീച്ചർ ചിരിച്ചോണ്ട് പറഞ്ഞു. “ആഹാ.. ടീച്ചർ കൊള്ളാല്ലോ”, മീര പൊട്ടിച്ചിരിച്ചു. “പിന്നല്ലാതെ. നമ്മടെ കാര്യങ്ങളും നടന്ന് പോകണ്ടേ മോളെ? കെട്ടിയോൻ ഗൾഫിൽ ആയിപ്പോയില്ലേ?”, ടീച്ചർ ചിരിച്ചു. “മോളെ, എന്നാൽ ദേവൻ മാഷിനോട് കാര്യം പറഞ്ഞേക്കട്ടെ. ഈ സുന്ദരിക്കുട്ടി സമ്മതം പറഞ്ഞു എന്ന്.” “പറഞ്ഞോ ടീച്ചറെ”, മീര പറഞ്ഞു. “അല്ല ടീച്ചറെ.. അത്”, മീര നിർത്തി. “എന്താ മോളെ?” “ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല. ആദ്യമാ.. കുഴപ്പം വല്ലതും?” “മോൾ ഒന്ന് കൊണ്ടും പേടിക്കണ്ട. ദേവൻ മാഷ് ഇതിൽ എക്സ്പെർട്ടാ. മാഷ് മോളെ ഒരു പൂ പോലെ നോക്കിക്കോളും. പിന്നെ മോളെ നല്ലപോലെ സുഖിപ്പിക്കുകയും ചെയ്യും.” “മോൾക്ക് അറിയാല്ലോ ഇതിന്റെ രസം?”, ടീച്ചർ ചോദിച്ചു. “ഒന്ന് പോ ടീച്ചറെ. കൂട്ടുകാരികൾ ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. നല്ല സുഖാന്നൊക്കെ”, മീര നാണിച്ച് പറഞ്ഞു. “അത് തന്നെ. മോൾക്ക് ഇനി സുഖിക്കാല്ലോ? മോൾടെ സ്വപ്നവും നടക്കും”, ലത പറഞ്ഞു. “താങ്ക്സ് ടീച്ചറെ”, മീര പറഞ്ഞു. “താങ്ക്സ് മാത്രം പോരാ, മോളെ. ചിലവുണ്ട്”, ലത പറഞ്ഞു. “എന്ത് ചിലവാ ടീച്ചർക്ക് വേണ്ടേ?”, മീര ചോദിച്ചു. “അത് നിന്നെ പോലെ ഒരു സുന്ദരിക്കുട്ടിയെ ആർക്കാടി ഇഷ്ടമല്ലാത്തത്?”, ലത ചുണ്ടു കടിച്ചുകൊണ്ട് ചോദിച്ചു. “അയ്യേ.. ഈ ടീച്ചറിന് ഒരു നാണവുമില്ല”. “എന്തിനാ നാണിക്കുന്നേ? നിന്നെ ഞാൻ എല്ലാം പഠിപ്പിക്കാം, മോളെ. അതുമല്ല ദേവൻ മാഷിനെ നല്ലപോലെ സുഖിപ്പിച്ചാൽ അല്ലെ നിന്റെ കാര്യം നടക്കൂ.” “അപ്പോൾ മോൾ ഈ കളിയെല്ലാം നല്ലപോലെ പഠിക്കണം”, ലത ടീച്ചർ പറഞ്ഞപ്പോൾ മീര സമ്മതിച്ചു. “ശരി. ടീച്ചർ പറയുന്നപോലെ ചെയ്യാം”, മീര പറഞ്ഞു. “ഗുഡ് ഗേൾ. മോൾ ഇന്ന് വൈകിട്ട് എന്റെ വീട്ടിൽ വാ. ഞാൻ എല്ലാം പഠിപ്പിച്ച് തരാം. സ്‌കൂൾ കഴിഞ്ഞ് നമുക്ക് ഒരുമിച്ച് പോകാം. ഞാൻ നിന്റെ വീട്ടിൽ വിളിച്ച് പറഞ്ഞേക്കാം”, ലത പറഞ്ഞു. ഈ പച്ചക്കരിമ്പിനെ ഇന്ന് നല്ലപോലെ തിന്നണം. ലതയുടെ വായിൽ വെള്ളമൂറി. ഇവളെക്കൊണ്ട് പൂറും നല്ലപോലെ ഒന്ന് തീറ്റണം. പൂറ്റിൽ പതിയെ തഴുകികൊണ്ട് ലതയോർത്തു. “പോകുന്നതിന് മുമ്പ് സാറിനെ ഒന്ന് കണ്ടിട്ട് പോകാം”, ലത പറഞ്ഞു. സ്‌കൂൾ വിട്ട് ടീച്ചറും മീരയും ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന ഹാളിൽ എത്തി. അൽപ്പം കഴിഞ്ഞ് ദേവൻ മാഷ് എത്തി. സാർ അകത്ത് നിന്നും ഡോർ ലോക്ക് ചെയ്തിട്ട് വന്നു. “ആ.. സുന്ദരിക്കുട്ടി എന്ത് പറയുന്നു ടീച്ചറെ?”, മാഷ് ചോദിച്ചു. “അവൾ ഓക്കെയാണ് മാഷേ. ഇനി മാഷ് സഹായിച്ചാൽ മതി”, ലത പറഞ്ഞു. “മിടുക്കി. ഞാൻ സഹായിക്കുമല്ലോ”, മാഷ് മീരയുടെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു. “ഇവൾ നല്ല ചരക്ക് തന്നെ ടീച്ചറെ”, മാഷ് മീരയെ പിടിച്ച് അടുപ്പിച്ച് നിർത്തിയിട്ട് പറഞ്ഞു. മീരയുടെ മുലകൾ മാഷിന്റെ ദേഹത്ത് അമർന്നു. മീരക്ക് കുളിരു കോരിയപോലെ തോന്നി. “എന്നാ മുലയാ മോളെ?”, മാഷ് മീരയുടെ മുലയിൽ തഴുകികൊണ്ട് പറഞ്ഞപ്പോൾ മീര ഞെട്ടി. “ഇവൾ നല്ല വരിക്കയാ, ടീച്ചറെ”, മീരയുടെ കുണ്ടിക്ക് പിടിച്ച് ഞെക്കികൊണ്ട് മാഷ് പറഞ്ഞു. “ഞങ്ങൾ വീട്ടിൽ പോകുവാ, മാഷേ. ഞാൻ ഒന്ന് തിന്ന് നോക്കട്ടെ. എന്നിട്ട് പറയാം”, ലത പറഞ്ഞു. “പറയാനൊന്നുമില്ല, ടീച്ചറെ. ഇത് അസ്സൽ വരിക്ക ചക്ക തന്നെ”, മീരയുടെ പൂറ്റിൽ പാവാടക്ക് മുകളിൽ കൂടെ തഴുകികൊണ്ട് ദേവൻ മാഷ് പറഞ്ഞപ്പോൾ മീര ചാടിപ്പോയി. അത് കണ്ടു മാഷും ലതയും ചിരിച്ചു. “മതി, മാഷേ. ബാക്കിയൊക്കെ പിന്നെ ആകട്ടെ. ഇനിയും നിന്നാൽ താമസിക്കും”, ലത പറഞ്ഞു. “എന്നാൽ നിങ്ങൾ ചെല്ല്”, മീരയുടെ മുലക്ക് പിടിച്ച് ഒന്ന് ഞെക്കിയിട്ട് മാഷ് പറഞ്ഞു. മീര ഒന്നൂടെ പുളഞ്ഞു. ലതയും മീരയും കൂടെ ഒരുമിച്ച് ലതയുടെ വീട്ടിൽ പോയി. ലത തന്നെയാണ് വീട്ടിൽ. കെട്ടിയോൻ ഗൾഫിലാണ്. കാപ്പി കുടിയൊക്കെ കഴിഞ്ഞ് ലത മീരയെയും കൂടി ബെഡ് റൂമിൽ എത്തി. ലത അവിടെ നിന്ന് സാരി അഴിച്ചു. പാവാടയും ഊരിയിട്ടു. ഇപ്പോൾ ബ്ലൗസും ഇട്ട് പാന്റിയിൽ നിൽക്കുന്ന ലതയെ കണ്ടിട്ട് മീരക്ക് നാണം ആയി. “എന്താടി മോളെ? നാണിക്കുന്നോ?”, ബ്ലൗസും കൂടെ ഊരിക്കൊണ്ടു ലത ചോദിച്ചു. ബ്രായിൽ കൊള്ളാതെ തെറിച്ച് നിൽക്കുന്ന മുലകൾ കണ്ടു മീര കൗതുകത്തോടെ നിന്നപ്പോൾ ലത പറഞ്ഞു. “മോളും കൂടെ ഊരിക്കൊ”, മീര നാണിച്ച് നിന്നപ്പോൾ ലത വന്ന് അവളുടെ ഷർട്ടും സ്കർട്ടും ഊരി മാറ്റി. തടയാൻ നോക്കിയെങ്കിലും ലത അത് ബലമായി ഊരി. “എടി മോളെ നാണം ഒക്കെ വെച്ചോണ്ടിരുന്നാൽ നിന്നെ കുച്ചിപ്പുടിയുടെ കാര്യം പോക്കാ. ദേവൻ മാഷിന്റെ മുമ്പിൽ ഉടുക്കാതെ മലർന്ന് കിടക്കണ്ടേ? അപ്പോൾ പിന്നെ നാണിച്ചോണ്ടിരുന്നാൽ കാര്യം നടക്കുമോ?” ലത മീരയുടെ ബ്രായും കൂടെ ഊരിക്കൊണ്ടു ചോദിച്ചു. “നിന്റെ മുല കൊള്ളാല്ലൊടി, മോളെ. കണ്ടാൽ ഇത്രയും മുഴുപ്പുണ്ടെന്ന് തോന്നില്ല”, മീരയുടെ മുലയിൽ പിടിച്ച് ഞെക്കികൊണ്ട് ലത പറഞ്ഞപ്പോൾ മീര പിടഞ്ഞു. ലത തന്റെ ബ്രായും പാന്റിയും കൂടെ ഊരിയിട്ടു. പിന്നെ വന്ന് മീരയുടെ പാന്റി വലിച്ചൂരി. “ആഹാ നല്ല ക്ളീൻ ആണല്ലോ മോളെ?”, മീരയുടെ കണ്ണാടി പോലെ ഇരിക്കുന്ന ഇളം ചക്കയിൽ തഴുകി കൊണ്ട് ലത ചോദിച്ചപ്പോൾ മീര നിന്ന് ചാടിപ്പോയി. “വാടീ” മീരയെയും കൊണ്ട് ലത ബെഡിൽ കയറി. നീ ഇത് കാണ്. മൊബൈലിൽ കുണ്ണ ഊമ്പുന്ന ക്ലിപ് കാണിച്ചുകൊണ്ട് ലത പറഞ്ഞു. “നീ കണ്ടിട്ടില്ലേ?”, ലത ചോദിച്ചപ്പോൾ മീര മൂളി. “അപ്പോൾ ഇനി പറഞ്ഞ് തരേണ്ടല്ലോ, അല്ലെ?”, മീര തലയാട്ടി. “ബാക്കിയൊക്കെ ദേവൻ സാർ പറഞ്ഞ് തരും”, ലത മീരയെ പിടിച്ച് അടുപ്പിച്ച് കിടത്തി കൊണ്ട് അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. “അഹ്” മീര ഒന്ന് കോരിത്തരിച്ചു. മീരയുടെ ആദ്യ അനുഭവം. അവളുടെ മുലയും ലതയുടെ മുലയും തമ്മിൽ തമ്മിൽ ചേർന്ന് അമർന്നു. മീരയുടെ മുലഞെട്ടുകൾ ലതയുടെ മുലഞ്ഞെട്ടിൽ കുത്തി കൊണ്ടപ്പോൾ മീര കാറിപ്പോയി. ശരീരത്തിൽ കൂടി കറന്റ് അടിച്ചപോലെ. മീരയെ കെട്ടിപ്പിടിച്ച് കൊണ്ട് ലത മീരയുടെ ഇളം ചുണ്ടുകൾ വലിച്ചൂമ്പി കുടിച്ചു. മീരയുടെ വായിലേക്ക് ലത നാക്ക് കയറ്റി അവളുടെ നാവിനെ പിടിച്ച് കടിച്ച് വലിച്ചപ്പോൾ മീര പിടഞ്ഞു. കുറെ നേരം കൂടെ മീരയുടെ ചുണ്ടുകൾ കുടിച്ചശേഷം ലത താഴോട്ട് ഇറങ്ങി കിടന്ന് മീരയുടെ ഇളം മുലകൾ വായിലാക്കി കുടിക്കാൻ തുടങ്ങി. “അഹ്.. ആ.. ആ”, മീര അലറി. അവളുടെ ആദ്യ മുല കുടി. ലത മീരയുടെ ഇളം മുന്തിരി മുല ഞെട്ടുകൾ കടിച്ച് കുടഞ്ഞപ്പോൾ മീര ബെഡിൽ കിടന്ന് പുളഞ്ഞു. “ടീച്ചറെ.. ആ.. അമ്മേ..”, ലത മീരയുടെ രണ്ടു മുലകളും കുഴച്ച് മറിച്ചും വലിച്ച് കുടിച്ചും രസിച്ചു. മീരയുടെ പൂറ്റിൽ തേൻ ഒഴുകി തുടങ്ങി. മീരയുടെ പിടച്ചിൽ കൂടിയപ്പോൾ ലത എഴുന്നേറ്റു മീരയുടെ വെണ്ണത്തുടകൾ അകത്തി വെച്ചിട്ടു അവളുടെ ഇളം ചക്കയിൽ ഒന്ന് അമർത്തി ഉമ്മ വെച്ചു. “അഹ്.. ആ..” മീര കുണ്ടി പൊക്കി ചാടി. കാലുകൾ നല്ലതുപോലെ കവച്ച് വെച്ച് പൊങ്ങി വന്ന ഇളം ചക്ക ലത വായിലാക്കി ചപ്പാൻ തുടങ്ങി. “ടീച്ചറെ.. ആ.. അമ്മേ.. ആ..”, മീര ലതയുടെ തലയിൽ പിടിച്ച് പൂറ്റിലേക്ക് അമർത്തി കൊണ്ട് കൂകി. ലതയുടെ നാക്ക് മീരയുട ഇളം ചക്കയുടെ പൂവിതളുകൾ വായിലാക്കി നുണഞ്ഞു. മീര കുണ്ടി പൊക്കി പിടിച്ചുകൊണ്ട് നടുവ് വളച്ച് തുള്ളി. മീരയുടെ ഇളം ചക്കയിലെ തേൻ ലത നാക്കുകൊണ്ട് നക്കി എടുത്ത് രുചിച്ചു. ചക്കക്കുള്ളിൽ ലത നാക്ക് കയറ്റി നക്കി. മീരയുടെ കുഞ്ഞിക്കന്ത് വായിലാക്കി കടിച്ച് വലിച്ചൂമ്പിയപ്പോൾ മീരയുടെ ഇളം ചക്ക കുടുകുടെ പൂർ തേൻ ലതയുടെ വായിലേക്ക് ചീറ്റിച്ച് കൊടുത്തു. “ആ.. അമ്മേ.. ടീച്ചറെ.. അയ്യോ.. ആ.. അഹ്”, വെടി പൊട്ടിച്ച് ബെഡിൽ കിടന്ന് മീര കൂകി. “അഹ്.. അഹ്”, നടുവ് വളച്ച് പൂർ മുകളിലേക്ക് പൊക്കി മീര തേൻ മുഴുവൻ ചാടിച്ച് കഴിഞ്ഞ് ബെഡിൽ കിടന്ന് കിതച്ചു. ലത മീരയുടെ അടുത്ത് പോയി കിടന്നു. “സുഖിച്ചോടി കള്ളി?”, ലത ചോദിച്ചപ്പോൾ ലത പറഞ്ഞു. “ഇതൊന്നുമല്ല സുഖം. ദേവൻ മാഷ് മോളെ കളിക്കുമ്പോൾ ഇതിനേക്കാൾ സുഖം കിട്ടും”. ഇതിനേക്കാൾ സുഖമോ? മീരയോർത്തു. ഇപ്പോൾ തന്നെ സുഖിച്ച് മരിച്ചു. അപ്പോൾ ദേവൻ മാഷ് കളിച്ചാൽ എന്തായിരിക്കും സുഖം? അൽപ്പം കഴിഞ്ഞ് ലത പറഞ്ഞു, “മോൾക്ക് ടീച്ചർ തിന്ന് തന്നത് പോലെ മോൾ ടീച്ചറുടെ ചക്കയും തിന്ന് താ.” ലത തടിച്ച തുടകൾ കവച്ച് വെച്ചിട്ട് കാലുകൾ മടക്കിപ്പിടിച്ചു. അപ്പോൾ കുണ്ടി പൊങ്ങി കവക്കിടയിൽ വലിയ നെയ്യപ്പം പോലെ വന്ന് വിരിഞ്ഞു നിന്ന ടീച്ചറിന്റെ ചക്ക കണ്ടു മീര അന്തംവിട്ട് നോക്കി. ഹോ, എന്ത് മുഴുത്ത ചക്ക. ദേവൻ മാഷ് അടിച്ച് അടിച്ച് മുഴുപ്പിച്ചത് ആയിരിക്കും. ദേവൻ മാഷ് അടിക്കുന്ന കാര്യം ഓർത്തപ്പോൾ മീരക്ക് പൂറ്റിൽ ഒരു തരിപ്പ് പോലെ. “വാടി, മോളെ. വന്ന് തിന്ന്”, ലത പറഞ്ഞപ്പോൾ മീര ടീച്ചറുടെ കൊഴുത്ത തുടക്കിടയിൽ ഇറങ്ങി കിടന്നു. നല്ല വാഴപ്പിണ്ടി പോലെയിരിക്കുന്ന തുടകൾ. മീര ആ തുടകൾ ഒന്ന് തലോടി നോക്കി. നല്ല മിനുസം. ലത ഒന്ന് ഞെട്ടി. മീര ലതയുടെ ചക്കയിലേക്ക് മുഖം അടുപ്പിച്ചു. ചക്കയിൽ നിന്നും ഒരു മണം വന്നത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ഉപ്പും മൂത്രവും എല്ലാം കൂടെ. “എന്താടി?”, പൂറും നോക്കി കിടക്കുന്ന മീരയോട് ലത ചോദിച്ചു. “അത് ടീച്ചർ ഒരു സ്മെൽ”, മീര പറഞ്ഞു. “പൂർ ആയാൽ സ്മെൽ ഒക്കെ കാണും. നിന്റെ ചക്കയിലും ഉണ്ടായിരുന്നു. ഞാൻ തിന്നില്ലേ? ആദ്യം ആയതുകൊണ്ടാണ്. അത് മാറിക്കോളും”, മീരയുടെ തല പിടിച്ച് പൂറ്റിലേക്ക് അമർത്തികൊണ്ട് ലത പറഞ്ഞു. മീര നാക്ക് നീട്ടി ആ വലിയ ചക്കയിൽ നക്കി. ഉപ്പുചുവ പൂർ ഇതളിൽ നിന്നും അവളുടെ നാക്കിൽ പറ്റി. അവൾക്ക് ഓക്കാനം വന്നു. “നക്കടി അങ്ങോട്ട്”, ലത മീരയുടെ തല അമർത്തി. കുച്ചിപ്പുടിയുടെ കാര്യം നടക്കണമല്ലോ, മീരയോർത്തു. ലതയുടെ ചക്ക മീര പതിയെ നക്കിത്തുടങ്ങി. “ആ.. അങ്ങനെ.. നക്ക് മോളെ.. അമർത്തി നക്ക്..” ലത പ്രോത്സാഹിപ്പിച്ചു. മീര ലതയുടെ പൂറ്റിലേക്ക് നാക്ക് കയറ്റി നക്കിയപ്പോൾ ലത ബെഡിൽ കിടന്ന് പുളഞ്ഞു. “ആ.. ആ.. അഹ്.. തിന്നടി. നല്ലപോലെ തിന്ന് മോളെ”, ലത കൂകി. മീരയുടെ നാക്കിലേക്ക് ലതയുടെ ചക്ക ചുരത്തി പൂർ തേൻ ഒഴുകി വീണ്ടു. പുളിയുള്ള കൊഴുത്ത വെള്ളം. അത് മീരക്ക് കുടിച്ചിറക്കേണ്ടി വന്നു. ലത മീരയുടെ തലയിൽ അമർത്തിപ്പിടിച്ചിരിക്കുക ആയിരുന്നു. “നീ ഇങ്ങു കയറി തിരിഞ്ഞ് കിടക്ക് മോളെ. നിന്റെ ചക്ക ഞാൻ ഒന്നൂടെ തിന്നട്ടെ”, ലത പറഞ്ഞപ്പോൾ മീര ലതയുടെ മുകളിൽ കയറി തിരിഞ്ഞ് കിടന്നു. മീരയുടെ വെണ്ണക്കുണ്ടി ഇപ്പോൾ അവളുടെ ഇളം ചക്കയും കാണിച്ച് ലതയുടെ മുഖത്തിന് മുമ്പിൽ. മീരയുടെ വെണ്ണക്കുണ്ടിയിൽ തഴുകികൊണ്ട് മീര അവളുടെ ഇളം ചക്കയിൽ തലോടിയപ്പോൾ മീര ഒന്ന് ഇളകി. “എന്നാ കുണ്ടിയാ, മോളെ? മാഷ് കണ്ടാൽ ഇത് കടിച്ച് തിന്നും”, മീരയുടെ വെണ്ണക്കുണ്ടി ഞെക്കികൊണ്ട് ലത പറഞ്ഞപ്പോൾ മീരയുടെ പൂർ തരിച്ചു. പോൺ ക്ലിപ്പിൽ കാണുന്ന പോലെ മാഷ് തന്നെ ഡോഗി അടിക്കുന്നത് ഓർത്തപ്പോൾ മീരയുടെ ഇളം ചക്ക തേൻ ഒലിപ്പിക്കാൻ തുടങ്ങി. മീര കുണ്ടി താഴ്ത്തി ചക്ക ലതയുടെ മുഖത്തേക്ക് വെച്ച് കൊടുത്തു. “അമ്പടി കള്ളി, ദേവൻ മാഷ് കുണ്ടിക്കടിക്കുന്ന കാര്യം ഓർത്ത് പൂർ കടിച്ചു, അല്ലെ?”, ലത ചോദിച്ചിട്ട് നാക്ക് മീരയുടെ ചക്കയിലേക്ക് കയറ്റി നക്കി. “അഹ്..” മീര നിന്ന് പുളഞ്ഞു. അവൾ ലതയുടെ ചക്ക വായിലാക്കി നക്കാൻ തുടങ്ങി. ലത മീരയുടെ ഇളംചക്കയുടെ ഇതളുകൾ ചുണ്ടുകൊണ്ട് വലിച്ച് നുണഞ്ഞു. കുണ്ടി അമർത്തിയും താഴ്ത്തിയും മീര പുളഞ്ഞു. ലത ചക്ക മുകളിലേക്ക് പൊക്കി കൊടുത്തപ്പോൾ മീര കഴപ്പ് മൂത്ത് ലതയുടെ ചക്ക ആവേശത്തോടെ തിന്നു. “ആ.. ആ..”, മീരയുടെ ചക്കയും വായിൽ വെച്ച് ലത പുളഞ്ഞു. ലതയുടെ മുഴുത്ത കന്ത് വായിലാക്കി നുണഞ്ഞപ്പോൾ ലത കിടന്ന് പിടഞ്ഞുകൊണ്ട് വെടി പൊട്ടിച്ചു. “അഹ്.. ആഹ്.. ഉം.. ഉം”, പൂർ തേൻ കുരവപ്പൂവ് പോലെ ചീറ്റിതെറിച്ചു. അത് വീണു മീരയുടെ മുഖം നനഞ്ഞു. കുറെയെല്ലാം അവളുടെ വായിലുമായി. അവൾ അത് നക്കി കുടിച്ചു. ലതയുടെ പിടച്ചിൽ തീർന്നപ്പോൾ വായിൽ അമർന്നിരുന്നു മീരയുടെ പൂർ ലത മൊത്തം ചപ്പി വലിച്ചു. കന്തും കൂടെ വലിച്ച് കുടിച്ചപ്പോൾ മീര നിന്ന് പുളഞ്ഞു. “ആ.. അഹ്” അവൾ കുണ്ടി താഴ്ത്തി കൊടുത്തു. മീരയുടെ വെണ്ണക്കുണ്ടിയിൽ പിടിച്ച് ഞെക്കികൊണ്ട് ലത മീരയുടെ ഇളം ചക്ക കടിച്ച് കുടഞ്ഞപ്പോൾ മീര വെടി പൊട്ടിച്ചു കൂകി. “ആ..അമ്മേ… ഊ ആ.. സ്.. ഊ..സ്സ്”, മീരയുടെ പൂറ്റിൽ നിന്ന് തേൻ ഒഴുകി ചാടി. ലത അത് മുഴുവൻ നക്കിയെടുത്തു. മീരയുടെ പൂർ മുഴുവൻ ലത നക്കി തോർത്തി. മീര ലതയുടെ മുകളിൽ കിടന്ന് പിടഞ്ഞു. മൊത്തം തേനും ചാടിച്ച് കഴിഞ്ഞ് മീര ലതയുടെ മുകളിൽ കിടന്നു. അവളുടെ കുണ്ടിയിൽ പിടിച്ച് തഴുകി കൊണ്ട് ലതയും കിടന്നു. Hindi Sex Stories - Antarvasna Sex Stories - Tamil Sex Stories - Website Find Reply Next Oldest | Next Newest Search Thread Forum Jump: Private Messages User Control Panel Who's Online Search Forum Home Kambikuttan -- Kambi Malayalam Kathakal -- Malayalam Sex Stories -- Malayalam Incest Stories -- Malayalam Couples Sex Stories -- Malayalam Virgin Couples Sex Stories -- Malayalam girlfriends Sex Stories Desi Sex Stories -- Hindi Sex Stories
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : മനുഷ്യ നിര്‍മ്മിതമായ കനോലി കനാൽ ചൈനയിലെ വന്‍മതില്‍പോലെ മഹാല്‍ഭുതമാണെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. കനോലി കനാല്‍ സംരക്ഷണത്തിൻറെ ഭാഗമായി ഗുരുവായൂര്‍ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് കമ്മിറ്റി പഴയപാലത്തിനു സമീപം സംഘടിപ്പിച്ച ‘കനാല്‍ സഭ’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. കനോലി കനാല്‍ വന്‍വ്യവസായ മേഖലയായിരുന്നു. കൊച്ചി കഴിഞ്ഞാല്‍ പൊന്നാനിയായിരുന്നു വ്യവസായ മേഖലയിലെ പ്രധാന സ്ഥലം. ബ്രിട്ടനില്‍ നിന്നാണ് വന്‍ തോതില്‍ അരി പൊന്നാനിയില്‍ എത്തിയിരുന്നത്. കനോലി കനാലിലൂടെയാണ് വഞ്ചി മാര്‍ഗം അരിയടക്കമുള്ള സാധനങ്ങള്‍ മറ്റുമാര്‍ക്കറ്റുകളിലേക്ക് എത്തിച്ചിരുന്നത്. ഇന്ന് കനോലി കനാലിന്റെ അവസ്ഥ ദയനീയമാണ്. കനാല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിച്ചാല്‍ കയേറ്റങ്ങള്‍ തടയാനും ഒരു പരിധി വരെ മാലിന്യം സംരക്ഷിക്കാനും കഴിയും. മാത്രമല്ല ജലജീവികളുടെ ആവാസകേന്ദ്രങ്ങളായി കനാല്‍ മാറും. കനോലി കനാലിന്റെ സംരക്ഷണവുമായി ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനസംഘടനയായ യൂത്ത് ലീഗ് ‘കനാല്‍ സഭ’യെന്നപേരില്‍ ഒരു ആശയം മുന്നോട്ടുവെച്ചത്. ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി.എച്ച് റഷീദ് ‘കനാല്‍ സഭ’ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് വി.എം മനാഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ വി.എം മുഹമ്മദ് ഗസാലി, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് വി.കെ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ നേതാക്കളായ ടി.കെ ഉസ്മാൻ എടയൂർ, നൗഷാദ് തെരുവത്ത്, വി.പി മൻസൂറലി, ജില്ല പഞ്ചായത്തംഗം ടി.കെ ഐഷ, ഹസീന താജുദ്ധീൻ, പരിസ്ഥിതി പ്രവര്‍ത്തകന്‍ എൻ.ജെ ജയിംസ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അലി അകലാട്, ട്രഷറര്‍ ഷജീര്‍ പുന്ന, കെ.കെ ഹംസകുട്ടി എന്നിവർ സംസാരിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സഭയിൽ ആദരിച്ചു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » വിശേഷം » ദേശം » ഓണ്‍ലൈന്‍ റമ്മി വച്ച് ലാഭമുണ്ടാക്കുന്ന പത്രങ്ങള്‍ ഓണ്‍ലൈന്‍ റമ്മി വച്ച് ലാഭമുണ്ടാക്കുന്ന പത്രങ്ങള്‍ Glint desk Mon, 01-02-2021 06:56:13 PM ; കഴിഞ്ഞ ദിവസം മിക്കവാറും എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയായിരുന്നു ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടം സൃഷ്ടിക്കുന്നു എന്നുള്ളത്. തിരുവനന്തപുരത്ത് ഒരു യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് ധനനഷ്ടം ഉണ്ടായി ആത്മഹത്യ ചെയ്തതിന്റെ ഉദാഹരണവും ആ റിപ്പോര്‍ട്ടുകളില്‍ വളരെ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഏറ്റവും പ്രധാനമായി ആ പത്രവാര്‍ത്തയില്‍ തോന്നിയിരുന്നത് ഓണ്‍ലൈന്‍ റമ്മി കളി സൃഷ്ടിക്കുന്ന അപകടത്തെ കുറിച്ചായിരുന്നു. ഇത് ഒരു യുവാവിന്റെ മാത്രം ഒറ്റപ്പെട്ട കഥയല്ല. പല യുവാക്കളും യുവതികളും മധ്യവയസ്‌കരും എന്തിന് പ്രായമുള്ളവര്‍ പോലും ഓണ്‍ലൈന്‍ റമ്മി കളിച്ച് ധാരാളം പണം നഷ്ടപ്പെടുകയും ചിലര്‍ അതേ തുടര്‍ന്ന് മനോരോഗികളാവുകയും ചെയ്യുന്നു. ഇതിനായി മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് വളരെ വിശദമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പോലീസിനും സെബര്‍സെല്ലിനും ഓണ്‍ലൈന്‍ റമ്മി സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് വിശദമായ വിവരങ്ങളും ലഭ്യമാണ്. ഫെബ്രുവരി ഒന്ന് കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ പലതും ഓണ്‍ലൈന്‍ റമ്മിയകുറിച്ചുള്ള ഒരു ജാക്കറ്റ് പരസ്യവുമായാണ് പുറത്തിറങ്ങിയിത്. പത്രത്തിന്റെ മുഖപേജില്‍ വരുന്ന പരസ്യമാണ് ജാക്കറ്റ് ആഡ്. ആ പരസ്യം നല്‍കിയിരിക്കുന്നത് ടോര്‍ഫ് എന്ന ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ആണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ പരിധികളുള്ളപ്പോഴാണ് ഓണ്‍ലൈന്‍ റമ്മിയും നന്നാവുന്നത്. അതിനാലാണ് ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്റെ അംഗീകാരമുള്ള വെബ്സൈറ്റുകള്‍, അവരുടെ കളിക്കാര്‍ക്ക് ഓരോ തവണയും പരിധികള്‍ വെച്ച് ഉത്തരവാദിത്വത്തോടെ കളിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് എന്നാണ് ആ പരസ്യത്തില്‍ പറയുന്നത്. ഇതില്‍ താഴെ പ്രതിദിന പ്രതിമാസ പണ പരിധികള്‍ കൊടുത്തിട്ടുണ്ട്. കളിക്കുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കുക എന്ന ഉപദേശവും കൊടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മദ്യകുപ്പിയുടെയും സിഗററ്റ് കുപ്പിയുടേയുമൊക്കെ പുറത്തുള്ള മുന്നറിയിപ്പ് പോലെ ഈ പരസ്യത്തിന്റെ അടിയിലും കൊടുത്തിട്ടുണ്ട് ഈ ഗെയിം സാമ്പത്തിക റിസ്‌ക്ക് ഉള്ളതും ആസക്തി ഉണ്ടാക്കാന്‍ ഇടയുള്ളതുമാണ്. ദയവായി സ്വന്തം റിസ്‌ക്കില്‍ കളിക്കുക എന്ന്. സ്വന്തം ജീവിതത്തില്‍ ഉത്തരവാദിത്വം എടുക്കുന്ന വ്യക്തിയും റിസ്‌ക്കുകളെ കുറിച്ച് ധാരണയുമുള്ള വ്യക്തികള്‍ ഒന്നും തന്നെ ആസക്തി സൃഷ്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളിലേക്ക് കടക്കുകയില്ല. ദുര്‍ബല മനസ്സുകള്‍ അല്ലെങ്കില്‍ വിഷാദം നേരിടുന്ന മനസ്സുകളുടെ ഉടമ ഏതെങ്കിലും രീതിയില്‍ പണം സമ്പാദിക്കണം എന്ന് വിചാരിക്കുന്നവര്‍ തുടങ്ങിയവരാണ് ഇത്തരം ഗെയിമുകളിലേക്ക് ചെന്ന് പെടുന്നത്. ഇത്തരം വ്യക്തികള്‍ക്ക് ഉത്തരവാദിത്വം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് പോലും അറിയാന്‍ ശേഷി ഇല്ലാത്തവരാണ്. അങ്ങനെ ഉള്ളവരോട് ഇത്തരത്തിലുള്ള ഒരു ഉപദേശം കൊടുത്തത് കൊണ്ട് ഉപകാരം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് മാത്രമല്ല അത് റമ്മി കളിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് മാത്രമെ സഹായിക്കുകയുള്ളൂ. പരിണിതഫലത്തെ കുറിച്ച് ആലോചിക്കാതെ റിസ്‌ക്ക് എടുക്കാന്‍ വളരെ അധികം താല്‍പ്പര്യപ്പെടുന്നവരാണ് ചില വ്യക്തികള്‍. ഓരോ വ്യക്തിയും ജീവിതത്തില്‍ ചെയ്യേണ്ടുന്ന ഒന്നാണ് വെല്ലുവിളി ഏറ്റെടുക്കുക എന്നുള്ളത്. വെല്ലുവിളി ഏറ്റെടുക്കുന്ന സമയത്ത് എന്താണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നും എന്തൊക്കെയാണ് അതിന് വേണ്ട ശേഷികള്‍ എന്നും മനസ്സിലാക്കി അത് ഉണ്ടെങ്കില്‍ മാത്രമെ റിസ്‌ക് എടുക്കുന്നത് ആസ്വാദ്യകരമാവുകയുള്ളൂ. അജ്ഞതയിലൂടെ റിസ്‌ക് ഏറ്റെടുക്കുന്ന വ്യക്തികള്‍ 98 ശതമാനവും പരാജയത്തിലേക്കോ അല്ലെങ്കില്‍ ദുരന്തത്തിലേക്കോ പോകും എന്നതില്‍ സംശയമില്ല. ഇവിടെ ഏറ്റവും പ്രസക്തമായ വിഷയം റമ്മി കളിയുടെ ഗുണങ്ങളോ ദോഷങ്ങളോ അല്ല. സമൂഹത്തില്‍ മനുഷ്യനെ നശിപ്പിക്കുന്ന വിഷയങ്ങള്‍ ലോകം അവസാനിക്കുന്നിടം വരെ ഉണ്ടാകും. മറ്റ് മാധ്യമങ്ങളില്‍ നിന്ന് പത്രങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ട്. പത്രത്തില്‍ വരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ആധികാരികതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അങ്ങനെയിരിക്കെ, ഇത്തരമൊരു പരസ്യം കൊടുക്കുന്നതിലൂടെ ആ വിശ്വാസ്യതയും വിലയുമാണ് നഷ്ടപ്പെടുന്നത്. ഈ പരസ്യം സ്വീകരിക്കാന്‍ പത്രങ്ങളെ സ്വാധീനിച്ച ഏക ഘടകം ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം മാത്രമായിരിക്കും. സമൂഹത്തിനോ വ്യക്തിക്കോ എങ്ങനെ നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല സാമ്പത്തിക നേട്ടം ഉണ്ടായാല്‍ മതി എന്നുള്ള ഒരു നയപ്രഖ്യാപനമാണ് ഈ ജാക്കറ്റ് ആഡ് പരസ്യത്തിലൂടെ ആ പത്രങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു പൊതുപ്രശ്നത്തെ നയപ്രഖ്യാപനത്തിലൂടെയോ റിപ്പോര്‍ട്ടിലൂടെയോ സൂചിപ്പിക്കാനുള്ള അവകാശം ഈ ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്റെ റമ്മി കളി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരസ്യം കൊടുത്തതിലൂടെ ഈ പത്രങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. അതിനാല്‍ തന്നെ എങ്ങനെ ഇതില്‍ ഒരു പ്രതിരോധ നിലപാട് സ്വീകരിക്കാന്‍ കഴിയും എന്നുള്ളത് പത്രമേധാവികള്‍ ആലോചിക്കേണ്ടതാണ്.
വെള്ളം എന്ന വസ്തുവിനെപ്പറ്റി നമ്മുടെ ഡോക്ടര്‍മാര്‍ക്ക് ഭിന്നാഭിപ്രായമില്ല. ആഹാരം കഴിക്കുമ്പോള്‍ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്ന് ചോദിച്ചാല്‍ നമ്മുടെ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു: "ആഹാരം കഴിച്ചു തീര്‍ന്നതിനു ശേഷം വെള്ളം കുടിക്കുക. ആഹാരം കഴിക്കുന്നതിനിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്." എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് ടിബറ്റന്‍ ജനതയുടെ ആചാര്യനായ ദലൈ ലാമയുടെ ധര്‍മ്മശാലയില്‍ നിന്ന് മാസത്തിലൊരിക്കല്‍ കേരളത്തിലെത്തുന്ന ഡോ. ദോര്‍ജി രാപ്തന്‍ പറയുന്നത്. (കൊച്ചിയില്‍ എല്ലാ മാസവും നടക്കുന്ന ഒരാഴ്ചത്തെ ടിബറ്റന്‍ മെഡിക്കല്‍ ക്യാമ്പിന് നയിക്കുന്നത് ഡോ. ദോര്‍ജിയാണ്.) ടിബറ്റന്‍ ഡോക്ടറുടെ അഭിപ്രായത്തില്‍ ആഹാരം കഴിക്കുന്നതിനിടയില്‍ ഇടക്കിടെ വെള്ളം കുടിക്കുക എന്നതാണ്. ആഹാരത്തിന് മുമ്പ് മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരം മെലിയുമെന്നും ആഹാരത്തിന് ശേഷം മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരം തടിക്കുമെന്നും ടിബറ്റന്‍ ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. ആഹാരത്തിനു ശേഷം മാത്രം വെള്ളം അകത്താക്കുന്ന കവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, സീരിയല്‍ നടി സംഗീത മോഹന്‍, കാറ്ററിംഗ് ഉടമ നൗഷാദ്, ഉഷ ഉതുപ്പ്, കെ. ടി. സിയുടെ പി. വി. ഗംഗാധരന്‍, സിന്ധു ജോയ് എന്നിവര്‍ അവസാനം നീന്തല്‍കുളത്തില്‍ ചാടിയിറങ്ങുന്നത് ആരോഗ്യപ്രദമല്ല. ഇത്തരക്കാരുടെ നീണ്ട ക്യൂവില്‍ നടി കാവ്യ മാധവനും വലിയ തടസ്സമില്ലാതെ കടന്നുകൂടാനുള്ള സാധ്യത ഏറെ അകലെയല്ല. ക്യൂവില്‍ വലിയ വിശ്വാസമില്ലാത്ത താരമാണ് കാവ്യ. വോട്ട് ചെയ്യാന്‍ എ. കെ. ആന്റണിയും, വി എസും, കെ. വി. തോമസും കലാഭവന്‍ മണിയും കാത്തു നിന്നത് അവര്‍ക്ക് കാവ്യയോളം ചങ്കൂറ്റമില്ലാത്തതുകൊണ്ടു തന്നെ. രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീ മുഖങ്ങള്‍ എല്ലാം തന്നെ കാവ്യ മാധവന്റെ മുഖം പോലെയെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വെണ്ണല പോളിംഗ് ബൂത്തിലെ വോട്ടര്‍മ്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ മഷി പുരട്ടാന്‍ വിരളും ചൂണ്ടി ചെന്ന പ്രിയ താരത്തെ മടക്കി അയച്ചത് ഒരു തിരിച്ചടിയായി മാത്രമേ കാണാനാവൂ. മുമ്പൊരിക്കല്‍ ദുബായിലേക്കുള്ള ക്യൂവില്‍ നിന്ന് വിമാനം കയറി പിന്നീട് പ്രസ്താവനകളും കേസുമായി മടങ്ങിയെത്തിയ കാവ്യ മാധവനെ നമ്മള്‍ ഓര്‍ത്ത്പോവുകയാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് സര്‍‌വേ നടത്തിയാല്‍ വന്‍ ഭൂരിപക്ഷം കാവ്യ മാധവനു തന്നെ ലഭിക്കുമെന്ന് ഉറപ്പ്. സര്‍‌വേകള്‍ നമുക്ക് ഏത് വഴിക്കും തിരിച്ച് വിടാമെന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പലരും താല്പര്യപൂര്‍‌വ്വം സര്‍‌വ്വേ നടത്തി. മോഡിയെ വഴിയാധാരമാക്കുകയായിരുന്നു ലക്ഷ്യം. മോഡിയുടെ പരാജയം നിശ്ചയം, ബി. ജെ. പി. മന്ത്രിസഭയെ അറബിക്കടലില്‍ എറിയും എന്നിങ്ങനെ പോയി പ്രവചനങ്ങള്‍. എന്നാല്‍ അവസാനം തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബി. ജെ. പി ഭരണം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സര്‍‌‌‌‌വ്വേ നടത്തിയവര്‍ മുങ്ങുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി സര്‍‌വ്വേക്ക് ഒരുങ്ങിയെത്തിയവരെ പിന്നീട് പൊടിയിട്ട് നോക്കിയിട്ടും കാണാനായില്ല. കേരളത്തിലെ ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പു പ്രവചനങ്ങള്‍ സര്‍‌വ്വേ നടത്തി പറയുകയുണ്ടായി. അതില്‍ മുമ്പന്‍ ജനങ്ങ‌ളുടെ ചാനലായ ഏഷ്യാനെറ്റ് തന്നെയായിരുന്നു അവതരിപ്പിച്ചത്. 'കണ്ണാടി'യുടെ അവതാരകന്‍ ഗോപകുമാര്‍ എന്റെ പഴയ ഡല്‍ഹി സുഹൃത്താണ്. ഒരു മണിക്കൂര്‍ സര്‍‌വ്വേ പരിപാടിയില്‍ പകുതി സമയം എല്‍. ഡി. എഫ്ന്റെ മുന്നേറ്റത്തെപ്പറ്റിയും വി. എസ്. അച്ചുതാനന്ദന്റെ തിളക്കത്തെപ്പറ്റിയും വിവരിച്ചുപോയ ഗോപകുമാര്‍ പകുതി കഴിഞ്ഞപ്പോള്‍ സ്വരം മാറ്റി. യു. ഡി. എഫ് സീറ്റുകള്‍ തൂത്തുവാരും എന്ന നിലയിലേക്ക് മാറിയപ്പോള്‍ കണ്ണാടി ആറുന്മുളയിലേത് തന്നെയോയെന്ന് സംശയമായി. അതിനും ഒരാഴ്ച മുമ്പാണ് ഒരു സ്ത്രീ മുംബൈയില്‍ നിന്ന് എന്നെ വിളിച്ചത്. കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍‌വ്വേക്കു വേണ്ടിയാണ് വിളിച്ചത്. ആര്‍ക്ക് അനുകൂലമാണന്ന് പറയാന്‍ മടി, ആരു മുഖ്യമന്ത്രിയാകുമെന്ന് പറയാന്‍ പ്രയാസം, എത്ര സീറ്റ് നേടുമെന്ന് പറയാനാകാത്ത അവ്യക്തത, അഭിപ്രായമില്ല എന്ന് പ്റയുന്നതിലെ അഭംഗി... അവസാനം ഞാന്‍ രക്ഷപെടാനായി പറഞ്ഞു: "സുഖമില്ലാതിരിക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞു വിളിക്കൂ." സുഖമില്ലാതിരിക്കുന്ന കിടപ്പിലായ ഒരു വോട്ടറോട് കൂടുതല്‍ എന്തെങ്കിലും സംസാരിക്കാന്‍ മുംബൈ സുന്ദരിക്ക് തോന്നിയില്ല. ചോക്ലേറ്റ് കമ്പനികളും കോണ്‍ഫ്ലേക്സ് നിര്‍മ്മാണസ്ഥാപനങ്ങളും സോപ്പ് നിര്‍മ്മാതാക്കളും ബ്യൂട്ടി ക്രീം സ്ഥാനങ്ങ്ളും ഇത്തരത്തില്‍ പോക്കറ്റില്‍ നിന്ന് വ്ന്‍ തുക മുടക്കി സ്വന്തം സാധനത്തിന്റെ പെരുമക്ക് വേണ്ടി സര്‍‌വ്വേകള്‍ നടത്തിയെന്ന് വരുത്തി പത്രത്തില്‍ വാര്‍ത്ത വരുത്തുക പതിവാണ്. ഇത്തരത്തിലുള്ള കൂടുതലും സര്‍‌വ്വേകള്‍ വരുന്നത് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. പ്രിയപ്പെട്ട നാണപ്പനെ അതായത് പ്രശസ്ത സാഹിത്യകാരന്‍ എം. പി. നാരായണപിള്ളയെ നമുക്കറിയാം. ഡല്‍ഹിയില്‍ പ്ലാനിംങ്ങ് കമ്മീഷനില്‍ അദ്ദേഹം ജോലി ചെയ്യുമ്പോള്‍ ഞാന്‍ ശങ്കേഴ്സ് വീക്കിലിയില്‍ പണിയെടുക്കുന്നു. ഉച്ചസമയത്താണ് നാണപ്പന്റെ കറക്കം. എന്നെ സന്ദര്‍ശിച്ച ശേഷം തൊട്ടടുത്ത പാട്രിയേറ്റ് കെട്ടിടത്തില്‍ കയറി അവിടെ ജോലി ചെയ്യുന്ന ബി. ആര്‍. പി. ഭാസ്കറിനെയും ഒ. വി. വിജയനെയും കണ്ട് സമയം ചെലവഴിച്ച ശേഷം പ്ലാനിംങ്ങ് കമ്മീഷനിലേക്ക് മടങ്ങുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ കൊച്ചിയില്‍ മടങ്ങിയെത്തിയതിനു ശേഷം ഒരു വൈദ്യപരിശോധക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഒരാഴ്ച കിടന്നു. അവിടെയും എത്തി എം. പി. നാരായണപിള്ള, കൂടെ ചിത്രകാരനായ കലാധരനും ഉണ്ടായിരുന്നു. മുമ്പില്‍ വന്നിരുന്ന അദ്ദേഹം എന്റെ രോഗവിവരം ഒന്നും ചോദിക്കാതെ കുറെ സമയം ഇരുന്നു. അല്പം കഴിഞ്ഞ് പോക്കറ്റില്‍ നിന്ന് ഒരു കടലാസ് തുണ്ട് പൊക്കി എന്നെ കാണിച്ചു. "ഞാന്‍ സംസാരിക്കില്ല. രണ്ടാഴ്ച മൗനവ്രതത്തിലാണ്." അല്പസമയം കഴിഞ്ഞ് അദ്ദേഹം ഒന്നും മിണ്ടാതെ തന്നെ തിരിച്ചു പോയി. അതിനു ശേഷം അദ്ദേഹം ഒരു വാരികയുടെ പത്രാധിപരായി, വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഇതിനിടയില്‍ അദ്ദേഹം പല്ലുതേക്കാനുള്ള ഒരു പേസ്റ്റ് കണ്ടു പിടിച്ച് പുറത്തിറക്കി. പത്രപ്രവര്‍ത്തകനായി ഹോങ്ക് കോംഗില്‍ കുറെക്കാലം ജോലി ചെയ്തതിനിടയില്‍ നാരായണപിള്ളക്ക് ലഭിച്ച ഫോര്‍മുല ആണ് പേസ്റ്റിന് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിനുള്ള ചെറിയ ഫാക്ടറി തുടങ്ങി. കുറെ തൊഴിലാളികളുമായി. പലരും നാണപ്പന്റെ പുതിയ പേസ്റ്റിലേക്ക് മനം മാറ്റി. പി. കെ. വാസുദേവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള, കാക്കനാടന്‍, കലാധരന്‍, മാധവിക്കുട്ടി തുടങ്ങിയവര്‍ ഈ ലിസ്റ്റില്‍പെട്ടു. നാലഞ്ചുമാസമായപ്പോള്‍ പേസ്റ്റിന് പ്രചാരം കുറഞ്ഞു. ആര്‍ക്കും വേണ്ടാതായി. അപ്പോഴാണ് ഏഷ്യാനെറ്റിലെ ഗോപകുമാറിന്റെ ബുദ്ധി നാരായണപിള്ളയിലെത്തിയെത്. അദ്ദേഹത്തിന്റെ ആഴ്ചപ്പതിപ്പില്‍ ഒരു സര്‍‌‌‌വ്വേഫലം വ്ന്നു - ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പേസ്റ്റ് നാരായണപിള്ളയുടേത്! കോള്‍ഗേറ്റ്, ബിനാക്ക തുടങ്ങി എല്ലാ പേസ്റ്റുകളും പിന്നില്‍. പക്ഷേ സ്വന്തമായി നടത്തിയ ഈ സര്‍‌വ്വേ അദ്ദേഹത്തെ വിജയിപ്പിച്ചോ? ഇല്ല. സ്ഥാപനം പൂട്ടി. സൗജന്യമായി എം. പി. നാരായണപിള്ള നല്‍കിയ പേസ്റ്റ് കുറെക്കാലം ഞാനും തേച്ചതാണ്. അന്ന് പൊടിഞ്ഞ പല്ലുകള്‍ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. ഇത്തരം സര്‍‌വ്വേക്കാരുടെ വിക്രിയകള്‍ ഇപ്പോള്‍ കാണുമ്പോള്‍ പല്ലുകള്‍ മുറുക്കിപ്പിച്ച് ഇറുമ്മാനും നമുക്ക് കഴിയുന്നില്ല.
”നീ അവരോട് പറയുക, അല്ലാഹുവിന്റെ ദിവ്യസന്ദേശം നിങ്ങളിലേക്ക് എത്തിക്കുന്നതിന് പകരമായി ഞാന്‍ നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടുന്നില്ല. പക്ഷെ ആരുടെയെങ്കിലും ഹൃദയം ഇസ്‌ലാമിന്റെ സത്യസാക്ഷ്യത്തെ സ്വീകരിക്കുന്നതിനായി തുറക്കപ്പെടുകയും സ്വന്തം ഇഷ്ടപ്രകാരം ദൈവ പ്രാപ്തിക്കുള്ള പ്രസ്തുത മാര്‍ഗം തിരഞ്ഞെടുക്കുകയും ദൈവ പ്രീതി കരസ്ഥമാക്കുകയും ചെയ്താല്‍ അതുതന്നെയായിരിക്കും എന്റെ പ്രതിഫലം.” ഹദ്‌റത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് സാഹിബ് ഖലീഫത്തുല്‍ മസീഹ് സാനി (റ) പറയുന്നു; മതം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, ഇഷ്ടമുള്ള മതം സ്വീകരിക്കാവുന്നതാണ്, തല്‍സംബന്ധമായി ആരിലും സമ്മര്‍ദ്ദം ചെലുത്തുന്നത് അനുവദനീയമല്ല എന്ന ഉന്നത വീക്ഷണമാണ് ഈ ആയത്ത് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്. നബി (സ) തിരുമേനി ലോകത്ത് ആഗതരായപ്പോള്‍ അറേബ്യയിലേയും മറ്റ് നാടുകളിലേയും ജനങ്ങള്‍ മതകാര്യങ്ങളില്‍ ബലാല്‍ക്കാരത്തെ അനുവദനീയമായി ഗണിച്ചിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ രീതിയെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് പറയുന്നു; ലാ ഇക്‌റാഹഫിദ്ദീന്‍ ഖത്തബയ്യനര്‍ റുശ്ദു മിനല്‍ ഗയ്യി(2:257) അതായത് മതകാര്യത്തില്‍ യാതൊരു ബലാല്‍ക്കാരവും ഇല്ല. കാരണം നേര്‍മാര്‍ഗത്തിലും വഴികേടിലും അല്ലാഹു വ്യക്തമായ വ്യതിരിക്തത കാണിച്ചു തന്നിരിക്കുന്നു. മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെളിവുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അയാളില്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്താവതല്ല. ഇസ്‌ലാം മറ്റ് മതങ്ങളുമായി എത്രത്തോളം സൗഹാര്‍ദത്തിന്റെ അദ്ധ്യാപനമാണ് നല്‍കുന്നതെന്നും മതകാര്യങ്ങളില്‍ അവര്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്നും ഈ വചനത്തിലൂടെ ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഖേദമെന്നു പറയട്ടെ ഇത്രമേല്‍ വ്യക്തമായ അദ്ധ്യാപനം ഇസ്‌ലാമില്‍ ഉണ്ടായിരുന്നിട്ട് കൂടി പാശ്ചാത്യ ചിന്തകര്‍ അങ്ങേയറ്റത്തെ അനീതി പ്രകടിപ്പിച്ചു കൊണ്ട് ഇസ്‌ലാമിന്റെ സ്ഥാപകര്‍ക്കെതിരില്‍ ആരോപണം ഉന്നയിച്ചു കൊണ്ട് പറയുന്നു, മറ്റ് മതസ്ഥരോടുള്ള നബി (സ) തിരുമേനിയുടെ വ്യവഹാരം ബലാല്‍ക്കാരത്തില്‍ അധിഷ്ഠിതമായതായിരുന്നു. നബി (സ) തിരുമേനിയുടെ മതം വാള്‍ ആയിരുന്നു. എന്നാല്‍ മതസൗഹാര്‍ദത്തിനായി ഇസ്‌ലാം നല്‍കിയിരിക്കുന്നത്രത്തോളം ഊന്നല്‍ ഇതര മതങ്ങളില്‍ കാണപ്പെടുന്നില്ല. 1. നബി (സ) തിരുമേനിയുടെ ആഗമനത്തിനു മുമ്പ് പൊതുവില്‍ മനസ്സിലാക്കിയിരുന്ന വസ്തുത, ഏത്‌വരെ ഇതര മതസ്ഥരെ പൂര്‍ണമായും കള്ളവാദികളെന്ന് സ്ഥാപിക്കുന്നില്ലയോ അത്‌വരെ സ്വന്തം മതത്തിന്റെ സത്യത സ്ഥാപിതമാകുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇസ്‌ലാം ഈ വീക്ഷണത്തെ തെറ്റായി വിധിച്ചിരിക്കുന്നു. ഇസ്‌ലാം സ്വന്തം സവിശേഷതകളെ സമര്‍പ്പിക്കുന്നതിനുള്ള കല്പന നല്‍കുന്നതിനോടൊപ്പം തന്നെ നബി തിരുമേനി (സ) വളരെ വ്യക്തമായ നിലയില്‍ ഇതര മതസ്ഥരുടെ സവിശേഷതകളെ നിരാകരിക്കരുതെന്ന അദ്ധ്യാപനവും നല്‍കിയിരിക്കുന്നു. ഓരോ മതത്തിലും ഏതെങ്കിലും സവിശേഷത ഉണ്ട് അതിനെ നിരാകരിക്കുന്നത് അക്രമമാണ് എന്നും പറഞ്ഞിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു: വഖാലത്തില്‍ യഹൂദു ലയ്‌സത്തിന്നസാറാ അലാ ശയ്ഇന്‍ വഖാലത്തിന്നസാറാ ലയ്‌സത്തില്‍ യഹൂദു അലാ ശയ്ഇന്‍ വഹും യത്‌ലൂനല്‍ കിതാബ.(2:114) അതായത് കൃസ്ത്യാനികള്‍ പറയുന്നു യഹൂദികളില്‍ യാതൊരു സവിശേഷതകളും ഇല്ല. യഹൂദികള്‍ പറയുന്നു കൃസ്ത്യാനികളില്‍ യാതൊരു സവിശേഷതകളും ഇല്ല. ഇത് എത്രത്തോളം അക്രമമാണ്. ഇരുകൂട്ടരും ഒരേ ഗ്രന്ഥം പാരായണം ചെയ്യുന്നവരായിരുന്നിട്ടു കൂടി. ഇരുകൂട്ടരിലും ഏതെങ്കിലും തരത്തിലുള്ള സവിശേഷതകള്‍ കാണുന്നതാണ്. യഹൂദികള്‍ കൃസ്ത്യാനികളുടെയും കൃസ്ത്യാനികള്‍ യഹൂദരുടെയും സവിശേഷതകളെ സ്വീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കൃസ്ത്യാനികളെ സംബന്ധിച്ച് യഹൂദര്‍ അവരില്‍ യാതൊരു സവിശേഷതകളുമില്ല അതുപോലെ യഹൂദരെ സംബന്ധിച്ച് അവരില്‍ യാതൊരു സവിശേഷതകളുമില്ല എന്ന് കൃസ്ത്യാനികളും പറയുകയല്ല ചെയ്യേണ്ടിയിരുന്നത്. വിശേഷിച്ച് ഇരുകൂട്ടരും ഒരേ ഗ്രന്ഥത്തെ അംഗീകരിക്കുന്നവരായിരിക്കുമ്പോള്‍. ‌ചുരുക്കത്തില്‍ നബി (സ) തിരുമേനി നല്‍കിയ അദ്ധ്യാപനം മറ്റുള്ളവരുടെ സവിശേഷതകളെ അംഗീകരിക്കേണ്ടതാണ് എന്നാണ്. മറ്റ് മതങ്ങളില്‍ യാതൊരു സവിശേഷതയും ഇല്ല എന്ന് പറയുന്ന വ്യക്തി തന്റെ അജ്ഞതയെയാണ് പ്രകടമാക്കുന്നത്. ഇത്തരത്തിലുള്ള ഉന്നതമായ ഒരു അദ്ധ്യാപനം നല്‍കിയതിലൂടെ നബി (സ) തിരുമേനി മുഴുവന്‍ സമുദായങ്ങളുടെയും അന്തസ് നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. ഏതെങ്കിലും മതത്തെ സംബന്ധിച്ച് അതില്‍ യാതൊരു നന്മയും ഇല്ല എന്ന് പറയുന്നത് അതിന്റെ അനുയായികള്‍ക്ക് വളരെ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തല്‍സംബന്ധമായി നബി (സ) തിരുമേനി നല്‍കിയിരിക്കുന്ന അടിസ്ഥാന അദ്ധ്യാപനം ഓരോ മതത്തിന്റെയും നന്മയെ അംഗീകരിക്കുക എന്നതാണ്. ഇത്തരത്തില്‍ നബി (സ) തിരുമേനി ലോകത്തുള്ള സര്‍വ മതങ്ങള്‍ക്കു മേലും ഔദാര്യമാണ് ചെയ്തിരിക്കുന്നത്. 2. പിന്നീട് നബി (സ) തിരുമേനി പറയുന്നു: ഏതെങ്കിലും മതത്തിന്റെ അനുയായികള്‍ തങ്ങളുടെ മതത്തെ അന്യായമായും ചതിയിലൂടെയുമാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നതിനെ വിലക്കിയിരിക്കുന്നു. പ്രത്യുത മുന്‍ മതങ്ങള്‍ വികലമാക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളും സത്യഹൃദയത്തോടു കൂടിയാണ് അതില്‍ വിശ്വസിക്കുന്നത്. യഹൂദരെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നു: അവരില്‍ ചിലരുടെ പക്കല്‍ കൂമ്പാരമായി ധനം സൂക്ഷിക്കുന്നതിനായി ഏല്‍പ്പിക്കുകയാണെങ്കില്‍ പോലും അവര്‍ അതില്‍ വിശ്വാസവഞ്ചന കാണിക്കുന്നതല്ല. (03:76) യഹൂദരില്‍ തങ്ങളുടെ മതത്തെ സത്യമതമായി ഗണിക്കുന്നവരും ഉണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുപോലെ കൃസ്ത്യാനികളെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നു: തങ്ങളുടെ മുന്നില്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ കണ്ണുനീര്‍ പൊഴിക്കുന്നവരും കൃസ്ത്യനികളിലുണ്ട്. അവരുടെ ഹൃദയങ്ങള്‍ ദൈവഭയത്താല്‍ നിറയുന്നു. (05:84) അത്തരക്കാര്‍ തങ്ങളുടെ മതത്തില്‍ അന്യായമായി വിശ്വസിക്കുന്നവരാണെന്ന് എങ്ങനെ പറയുവാന്‍ സാധിക്കും? യഥാര്‍ഥത്തില്‍ നബി തിരുമേനി (സ) പ്രസ്തുത അദ്ധ്യാപനം നല്‍കിക്കൊണ്ട് തന്റെ സമുദായത്തോട് പറയുന്നത് മറ്റുള്ള മതാനുയായികളുടെ വികാരത്തെ എപ്പോഴും ആദരിക്കണമെന്നാണ്. കാരണം അവര്‍ വ്യാജമതത്തെ പിന്‍പറ്റുന്നവരാണെങ്കിലും അവര്‍ അതിനെ സത്യമാണെന്ന് വിശ്വസിച്ചാണ് പിന്‍പറ്റുന്നത്. 3. ലോകത്തുള്ള സകല സമുദായങ്ങളെയും സംബന്ധിച്ച് നബി (സ) തിരുമേനി നല്‍കിയിരിക്കുന്ന മൂന്നാമത്തെ അടിസ്ഥാന അദ്ധ്യാപനം, അവയില്‍ ദൈവദൂതന്മാര്‍ നിയോഗിക്കപ്പെട്ടിരുന്നു എന്നതാണ്. ആ മഹാത്മാവ് പറയുന്നു; വഇമ്മിന്‍ ഉമ്മത്തിന്‍ ഇല്ലാ ഖലാ ഫീഹാ നദീറുന്‍ (35:25). അതായത് ദൈവനിയോഗിതന്‍ അയക്കപ്പെടാത്ത ഒരു സമുദായവും ലോകത്തില്ല. ഈ അദ്ധ്യാപനത്തിലൂടെ മുഴു സമുദായങ്ങളുടെയും പ്രവാചകന്മാരുടെ പരിശുദ്ധിയെ അംഗീകരിച്ചിരിക്കുന്നു. തല്‍ഫലമായി സല്‍മാര്‍ഗത്തെ പരിമിതപ്പെടുത്തുന്നതു മൂലം ഹൃദയത്തില്‍ ഉടലെടുത്തിരിക്കുന്ന വിദ്വേഷം വിപാടനം ചെയ്യപ്പെടുന്നു. അതോടൊപ്പം തന്നെ വിശ്വാസപരമായി എല്ലാ മതങ്ങളുടെയും അടിസ്ഥാനം സത്യത്തിലധിഷ്ഠിതമാണെന്നും വ്യത്യസ്ഥങ്ങളായ നിലയില്‍ സല്‍മാര്‍ഗം ഇതര മതങ്ങളിലും കാണപ്പെടുന്നു എന്നുമുളള വസ്തുത മനുഷ്യന്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. കാരണം അവയുടെ ഉല്‍ഭവം ദൈവത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ചുരുക്കത്തില്‍ ഇതര മതങ്ങളെ മനുഷ്യന്‍ എത്രതന്നെ വികലമാക്കിയാലും ദൈവത്തിന്‍ നിന്നുള്ള സല്‍മാര്‍ഗത്തിന്റെ എന്തെങ്കിലും അംശം നിശ്ചയമായും അവയില്‍ കാണപ്പെടുന്നതാണ്. അതിനാല്‍ എത്രതന്നെ വിയോജിപ്പുണ്ടായാലും അവയുമായി ഐക്യപ്പെടേണ്ടതും അവയെ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും കാണേണ്ടത് തനിക്ക് ആവശ്യമായി വരുന്നു. 4. നാലാമതായി ആ മഹാത്മാവ് നല്‍കിയ അദ്ധ്യാപനം, മതപരമായ ഏതെങ്കിലും ചര്‍ച്ച നടക്കുമ്പോള്‍ ആവേശത്തിനടിമപ്പെട്ട് അസഭ്യം പറയരുത് എന്നതാണ്. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ലാ തസുബ്ബു ല്ലദീന യദ്ഊന മിന്‍ദൂനില്ലാഹി ഫയസുബ്ബുല്ലാഹ അദ്‌വന്‍ ബിഗൈരി ഇല്‍മിന്‍ (06:109). അതായത് ഇതര മതസ്ഥരുമായി നിങ്ങള്‍ വാഗ്വാദം നടത്തുമ്പോള്‍ ദൈവത്തിന് പകരമായി അവര്‍ സമര്‍പ്പിക്കുന്നവയെ നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടി അവയെ മോശമായി ചിത്രീകരിക്കരുത്. അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ അവര്‍ അസഭ്യം പറയുന്നതാണ്. അപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ അസഭ്യം പറയിപ്പിക്കുന്നവരായി മാറുന്നതാണ്. നബി (സ) തിരുമേനി പറയുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവിനെ അസഭ്യം പറയരുത്. സഹാബാക്കള്‍ (റ) ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ! സ്വന്തം പിതാവിനെ ആരെങ്കിലും അസഭ്യം പറയുമോ? നബി (സ) പറഞ്ഞു, നിങ്ങള്‍ ആരുടെയെങ്കിലും പിതാവിനെ അസഭ്യം പറയുമ്പോള്‍ അവര്‍ നിങ്ങളുടെ പിതാവിനെയും അസഭ്യം പറയുന്നതാണ്. അങ്ങനെ നിങ്ങള്‍ സ്വന്തം പിതാവിനെ അസഭ്യം പറയിപ്പിക്കുന്നവരായി ഗണിക്കപ്പെടുന്നതാണ്. 5. അഞ്ചമതായി നല്‍കിയിരുന്ന അദ്ധ്യാപനം, കേവലം മതപരമായ വിയോജിപ്പ് കാരണത്താല്‍ ഏതെങ്കിലും സമുദായത്തെ ആക്രമിക്കാവതല്ല. നബി (സ) തിരുമേനിക്ക് മുമ്പ് പൊതുവായി കരുതപ്പെട്ടിരുന്നത് മതപരമായ വിയോജിപ്പുള്ള സമുദായത്തെ ആക്രമിച്ച് നശിപ്പിക്കുന്നത് അനുവദനീയമാണ് എന്നായിരുന്നു. എന്നാല്‍ നബി (സ) തിരുമേനി തികച്ചും അതിന് വിരുദ്ധമായ അദ്ധ്യാപനമാണ് നല്‍കിയിരിക്കുന്നത്. അല്ലാഹു ആ മഹാത്മാവ് മുഖാന്തിരം ഇപ്രകാരം വിളംബരം നടത്തി, വഖാത്തിലൂ ഫീ സബീലില്ലാഹില്ലദീന യുഖാത്തിലൂനകും വലാ തഅ്തദൂ (02:191). അതായത് നിങ്ങള്‍ക്ക് യുദ്ധം ചെയ്യാവുന്നതാണ്. എന്നാല്‍ കേവലം നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് മാത്രം. മതപരമായ വിയോജിപ്പ് കാരണത്താല്‍ മാത്രം ആരോടും യുദ്ധം ചെയ്യരുത്. അപ്രകാരം നബി (സ) തിരുമേനി വഞ്ചകരായ അമുസ്‌ലിംകള്‍ക്കും ആത്മസ്വാതന്ത്ര്യം നല്‍കിക്കൊണ്ട് ഏത് മതത്തെ പിന്‍പറ്റിയാലും അക്കാരണം കൊണ്ട് മാത്രം അവരെ വധിക്കാനോ അല്ലെങ്കില്‍ അവര്‍ക്ക് നാശനഷ്ടങ്ങള്‍ ഏല്‍പ്പിക്കാനോ ആര്‍ക്കും തന്നെ അധികാരം ഇല്ല എന്ന് പറഞ്ഞിരിക്കുന്നു. 6. ആറാമതായി നബി (സ) തിരുമേനി ഇതരമതസ്തര്‍ക്ക് നല്‍കിയിട്ടുള്ള അവകാശം എന്തെന്നാല്‍ ഏതെങ്കിലും സമുദായവുമായി നിങ്ങളുടെ ഏതെങ്കിലും ഉടമ്പടി ഉണ്ടെങ്കില്‍ അതിനെ നിലനിര്‍ത്തേണ്ടതാണ് എന്നാണ്. ഇതര മസ്ഥരോടുള്ള കരാര്‍ ലംഘിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്ന തെറ്റിദ്ധാരണ പൊതുവായി ജനങ്ങളില്‍ കാണപ്പെടുന്നു. വിശുദ്ധഖുര്‍ആനില്‍ ചിന്തിക്കാത്ത മുസ്‌ലിംകളും ഇതില്‍ അകപ്പെട്ടിരിക്കുന്നു. എന്നാല്‍ നബി (സ) തിരുമേനി അതിന് വിരുദ്ധമായ കല്പനയാണ് നല്‍കിയിരിക്കുന്നത്. വിശുദ്ധഖുര്‍ആ നില്‍ അല്ലാഹു പറയുന്നു: വഇമ്മാഅ തഖാഫന്ന മിന്‍ ഖൗമിന്‍ ഖിയാനതന്‍ ഫന്‍ബിദ് ഇലയ്ഹിം അലാ സവാഇന്‍ ഇന്നല്ലാഹ ലാ യുഹിബ്ബുല്‍ ഖാഇനീന്‍ (08:59). ഏതെങ്കിലും സമുദായം കരാര്‍ ലംഘിക്കുകയാണെങ്കില്‍ അവരോട് പറയുക നിങ്ങള്‍ കരാര്‍ ലംഘിച്ചതിനാല്‍ കരാര്‍ പാലിക്കാന്‍ ഞങ്ങളും ബാധ്യസ്ഥരല്ല. യാതൊരു കാരണവുമില്ലാതെ ആക്രമിക്കാന്‍ പാടില്ല. ഹുദൈബിയ സന്ധിയ്ക്കു ശേഷം മക്കയില്‍ വന്ന് കൊണ്ട് ഞാന്‍ ഇനി പുതുതായി കരാര്‍ ചെയ്യുന്നു എന്ന് അബൂസുഫ്‌യാന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ നബി (സ) തിരുമേനി പറഞ്ഞു, അബുസുഫ്‌യാന്‍ ഈ വിളംമ്പരം താങ്കള്‍ സ്വയം നടത്തിയതാണ്. ഞാന്‍ നടത്തിയിട്ടില്ല. അതിലൂടെ ഇനി ഞങ്ങള്‍ നിങ്ങളെ ആക്രമിക്കുന്നതാണെന്ന് പറയുകയുണ്ടായി. ഇതിന് വിരുദ്ധമായി ഇക്കാലഘട്ടത്തില്‍ ഏതെങ്കിലും രാജ്യത്തെ ആക്രമിക്കുകയാണെങ്കില്‍ ഇന്ന ഭരണകൂടവുമായി ഞങ്ങള്‍ക്ക് വളരെ നല്ല ബന്ധമാണെന്ന് വിളംബരം നടത്തുന്നു. ഇറ്റലി തുര്‍ക്കിയ ആക്രമിക്കുന്നതിന് മൂന്ന് നാള്‍ മുമ്പ് തുര്‍ക്കിയുമായി ഞങ്ങള്‍ക്ക് മുമ്പില്ലാത്ത വിധത്തിലുള്ള നല്ല ബന്ധമാണെന്ന് വിളംബരപ്പെടുത്തുകയുണ്ടായി. തുര്‍ക്കിയുടെ ശ്രദ്ധ മാറ്റുന്നതിനും അപ്രതീക്ഷിതമായി അതിനെ ആക്രമിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള വിളംബരം നടത്തിയത്. എന്നാല്‍ അബുസുഫ്‌യാന്‍ വിളംബരം നടത്തിയ സമയത്ത് നബി (സ) മൗനം ദീക്ഷിച്ചിരുന്നെങ്കില്‍ തന്നെയും ആ മഹാത്മാവിന് മേല്‍ യാതൊരു ഉത്തരവാദിത്വവും വന്നുചേരുന്നതായിരുന്നില്ല. കാരണം മക്കക്കാര്‍ ഉടമ്പടി ലംഘിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ നബി (സ) നിശബ്ദനായിരുന്നില്ല. മറിച്ച് ഇത് നിങ്ങളുടെ സ്വന്തം വിളംബരമാണ് ഞങ്ങളുടേതല്ല എന്ന് പറയുകയാണ് ചെയ്തത്. അപ്രകാരം ഇനി ഞങ്ങള്‍ ആക്രമിക്കുന്നതാണെന്ന സൂചന നല്‍കുകയാണ് ചെയ്തത്. 7. ഏഴാമതായി മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സമാനമായ നാഗരികാവകാശമാണ് നബി (സ) തിരുമേനി നല്‍കിയിരിക്കുന്നത്. നബി (സ) തിരുമേനി മാത്രമാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. നബി (സ) യ്ക്ക് മുമ്പ് യഹൂദികളില്‍ ഉണ്ടായിരുന്ന കല്പന നിങ്ങള്‍ യഹൂദികളില്‍ നിന്ന് പലിശ വാങ്ങരുത് മറ്റുള്ളവരില്‍ നിന്ന് വാങ്ങാവുന്നതാണ് എന്നായിരുന്നു. (ആവര്‍ത്തനം: അദ്ധ്യായം 23, വചനം 19-20, ലേവ്യപുസ്തകം: അദ്ധ്യായം 25, വചനം 35-37) എന്നാല്‍ നബി (സ) തിരുമേനി പറഞ്ഞു, യഹൂദികളില്‍ നിന്നും കൃസ്ത്യാനികളില്‍ നിന്നും മുസ്‌ലികളില്‍ നിന്നു പലിശ വാങ്ങരുത്. ആരില്‍ നിന്നും വാങ്ങരുത്. അതായത് എല്ലാവരോടും സമാനമായ വ്യവഹാരത്തിന്റെ കല്പനയാണ് നല്‍കിയത്. (02:279). അങ്ങനെ നാഗരിക വ്യവഹാരത്തിന്റെ കാര്യത്തില്‍ നബി തിരുമേനി (സ) മുസ്‌ലിംകളിലും അമുസ്‌ലിംകളിലും ഉണ്ടായിരുന്ന വ്യതിരിക്തതയെ ഇല്ലാതാക്കി. 8. എട്ടാമതായി നബി (സ) തിരുമേനി നല്‍കിയ അദ്ധ്യാപനം അടിമകളുടെ മോചനത്തിന്റെ കാര്യത്തിലും മുസ്‌ലിം അമുസ്‌ലിം വ്യതിരിക്തത വച്ചു പുലര്‍ത്തരുത് എന്നതാണ്. ഹുനൈന്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട നൂറുകണക്കിന് തടവുകാരെ അവര്‍ ശത്രുക്കളായിരുന്നിട്ടു കൂടി നബി (സ) തിരുമേനി വിട്ടയക്കുകയുണ്ടായി. 9. ഒന്‍പതാമതായി നബി (സ) തിരുമേനി അമുസ്‌ലിംകളെ സംബന്ധിച്ച് നല്‍കിയ അദ്ധ്യാപനം, ഇസ്‌ലാമിക ഭരണകൂടത്തില്‍ മുസ്‌ലിംകള്‍ക്ക് മേല്‍ കൂടുതല്‍ ഭാരവും മറ്റുള്ളവര്‍ക്ക് താരതമ്യേന കുറച്ച് ഭാരവും നല്‍കണം എന്നാണ്. ഇസ്‌ലാമിക ഭരണത്തില്‍ അനിവാര്യമായ കാര്യങ്ങള്‍ ഇവയാകുന്നു: മുസ്‌ലിംകള്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതാണ്. വിളവെടുപ്പിന്റെ പത്തിലൊന്ന് നല്‍കണം. സക്കാത്ത് നല്‍കണം. എന്നാല്‍ അമുസ്‌ലിംകള്‍ക്ക് ഏകദേശം രണ്ടര രൂപയാണ് ടാക്‌സ് ആയി നിശ്ചിച്ചിരുന്നത്. ഇത് മുസ്‌ലിംകളെ അപേക്ഷിച്ച് വളരെ കുറവാണ്. കൂടാതെ യുദ്ധത്തില്‍ അവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. മുസ്‌ലിംകളോട് അനുമതി വാങ്ങി സ്വന്തം താല്‍പര്യത്തില്‍ അവര്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാമായിരുന്നു. ചുരുക്കത്തില്‍ നബി (സ) തിരുമേനി അമുസ്‌ലിംകളോടുള്ള സൗഹാര്‍ദത്തിന് നല്‍കിയ അദ്ധ്യാപനങ്ങള്‍ക്ക് സമാനമായത് ഇതര മതങ്ങളില്‍ കാണുക അസാധ്യമാണ്.
തൃശ്ശൂര്‍ (www.mediavisionnews.in): ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കമീഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയയും ചെയ്തു. ഡി.പി.ഐ, ഡി.ഡി.ഇ, പ്രിന്‍സിപ്പല്‍, സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ നേരത്തെ ഡി.പി.ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍ ഡി.ഇ.ഒയോടാണ് ഡി.പി.ഐ വിശദീകരണം തേടിയത്. അതേസമയം ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ ആദ്യ പ്രതികരണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ
പല തരം കാഴ്ചകള്‍ , വിഭ്രമങ്ങള്‍, ഉദ്വേഗങ്ങള്‍,ആഹ്ലാദങ്ങള്‍, വിസ്‌മയങ്ങള്‍, വേദനകള്‍, ഉത്ക്കണ്ഠകള്‍, അന്വേഷണങ്ങള്‍.... ലോക സിനിമയിലൂടെ സഞ്ചരിച്ചാല്‍ അത് അനുഭവങ്ങളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും ഉള്ള നിതാന്തയാത്രകളായി പരിണമിക്കുന്നു. സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ. തര്‍ക്കോവ്സ്‌ക്കി ശരിയായി നിര്‍വചിച്ച പോലെ, കാലത്തില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍. ആയിരക്കണക്കിന് സിനിമകളാണ് ലോകത്ത് വിവിധ ഭാഷകളിലുണ്ടായിട്ടുള്ളത്. അവയുടെ ചരിത്രം മുഴുവനായി പഠിക്കുക എന്നത് ഒരായുസ്സു മുഴുവനെടുത്താലും തീരാത്ത കാര്യമാണ്. ദ ബര്‍ത്ത് ഓഫ് എ നാഷന്‍ ചലച്ചിത്ര പഠന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈഷമ്യവും സന്ദിഗ്ദ്ധതയും സൃഷ്ടിച്ചിട്ടുള്ള സിനിമകളിലൊന്നാണ് ഡി ഡബ്ല്യൂ ഗ്രിഫിത്തിന്റെ ദ ബര്‍ത്ത് ഓഫ് എ നാഷന്‍ (യു എസ് എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്). ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, മുഖത്തിന്റെ ക്ലോസപ്പ് തുടങ്ങി ചലച്ചിത്രഭാഷയുടെ അവിഭാജ്യഘടകങ്ങളായി ഇന്ന് കണക്കാക്കുന്ന പല രീതികളും ആദ്യമായി പരീക്ഷിച്ച മുഴുനീള കഥാചിത്രമെന്ന നിലക്ക് ദ ബര്‍ത്ത് ഓഫ് എ നാഷന്റെ പ്രാധാന്യം വലുതാണ്. മാത്രമല്ല, നാല്‍പതു മിനുറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നു തെളിയിക്കുകയും പിന്നീട് ദശകങ്ങളോളം തോല്‍പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിപണിവിജയം കൈക്കലാക്കുകയും ചെയ്തതിലൂടെ ഒരു വ്യവസായമെന്ന നിലക്ക് സിനിമയുടെ ഭാവി രൂപീകരിച്ചെടുത്തതും ഈ സിനിമയാണെന്നു പറയാം. അതു തന്നെയാണ് ഏറ്റവും വലിയ വൈരുദ്ധ്യവും. എന്തായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്റെ ജനപ്രിയതയുടെ അടിസ്ഥാനം? വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്സ് ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത സിനിമയായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന് ചരിത്രം വിലയിരുത്തി. അത് ഇടിമിന്നല്‍ കൊണ്ട് ചരിത്രം എഴുതും പോലെയാണ്, പക്ഷെ, ഖേദകരമെന്ന് പറയട്ടെ അത് അത്യന്തം വാസ്തവികവുമാണ് എന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദശകങ്ങളിലൊന്നും ഒരു കറുത്ത വര്‍ഗക്കാരനോ സ്ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന് കാരണം അന്വേഷിച്ച് മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. ലെനി റീഫന്‍സ്റ്റാളിന്റെ ട്രയംഫ് ഓഫ് വില്‍ പോലുള്ള സിനിമകളിലും എസ്രാ പൌണ്ടിന്റെ കവിതകളിലും ഉള്ളതുപോലെ പൈശാചികതയെ മഹത്വവല്‍ക്കരിക്കുന്ന സൌന്ദര്യബോധമാണ് ദ ബര്‍ത്ത് ഓഫ് എ നാഷനിലുമുള്ളത്. തോമസ് ഡിക്സന്റെ ദ ക്ലാന്‍സ് മാന്‍, ദ ലെപ്പേര്‍ഡ്‌സ് സ്പോട്ട് എന്നീ കൃതികളെ ആസ്പദമാക്കിയെടുത്ത ദ ബര്‍ത്ത് ഓഫ് എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്ചപ്പാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട് കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും 'മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത് ചെയ്തത് എന്നതില്‍ നിന്ന് അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്. കറുത്ത വര്‍ഗക്കാരൊഴിച്ച് എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരായിരുന്നു എന്നാണ് ആ രാഷ്ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്സ് ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്. സിനിമയിറങ്ങിയ കാലത്ത്, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്സ് ക്ലാനിന്റെ പ്രവര്‍ത്തനത്തിന് പ്രേരകോര്‍ജം പകര്‍ന്നത് ഈ രംഗമായിരുന്നത്രെ. ഒരു ക്യാമറക്കുമുമ്പില്‍ കളിക്കപ്പെടുന്ന ഒരു നാടകം അല്ലെങ്കില്‍ ഒരു കഥാവതരണം മാത്രമായിരുന്ന സിനിമയെ, ചലച്ചിത്രങ്ങളില്‍ ഇന്ന് സര്‍വസാധാരണമായ ഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ ആദ്യസംവിധായകരില്‍ പ്രമുഖനായിരുന്നു ഗ്രിഫിത്ത് എന്ന വസ്തുത ഈ പ്രതിലോമതകള്‍ക്കിടയിലും നാം കാണാതിരുന്നുകൂടാ. വൈഡ് ഷോട്ടില്‍ നിന്ന് നേരെ മീഡിയം ഷോട്ടിലേക്കും ക്ലോസപ്പിലേക്കും നീങ്ങാനും തനിക്ക് ഉള്‍പ്പെടുത്തണമെന്നുള്ള വിശദാംശങ്ങള്‍ അപ്പപ്പോള്‍ നിരത്താനും സംവിധായകനുള്ള സൌകര്യം ആദ്യമായി അദ്ദേഹം ഉറപ്പിച്ചെടുത്തു. ഒരേസമയത്ത് രണ്ടിടത്തായി നടക്കുന്ന കാര്യങ്ങളെ മുറിച്ചു മുറിച്ച് പരസ്പരം ഇടകലര്‍ത്തി അവതരിപ്പിക്കുന്നതിലൂടെ കാണിക്ക് ലഭ്യമാവുന്ന ഉദ്വേഗം ദ ബര്‍ത്ത് ഓഫ് എ നാഷനിലാണ് പരീക്ഷിക്കപ്പെട്ടത്. ഗംഭീരമായ ദൃശ്യസൌന്ദര്യവും ആഖ്യാനചൈതന്യവുമുള്ള സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. അമേരിക്കയിലെ തെക്കു നിന്നും വടക്കു നിന്നുമുള്ള രണ്ടു കുടുംബങ്ങളുടെ ആഭ്യന്തരയുദ്ധാനുഭവങ്ങളുടെയും അവരുടെ സൌഹൃദത്തിന്റെയും പിന്നീട് രാഷ്ട്രരൂപീകരണവേളയില്‍ അവര്‍ വിരുദ്ധ പക്ഷങ്ങളിലാവുന്നതിന്റെയും യുദ്ധരംഗത്ത് രണ്ടു കുടുംബങ്ങളിലെ മക്കളും ഒരേ സമയത്ത് മരിച്ചു വീഴുന്നതിന്റെയും കഥയാണതില്‍ വിവരിക്കുന്നത്. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ദൃശ്യവല്‍ക്കരിച്ച യുദ്ധരംഗങ്ങള്‍ ഇന്നും വിസ്മയകരമായി തുടരുന്നു. അബ്രഹാം ലിങ്കണ്‍ കൊല്ലപ്പെടുന്ന ദൃശ്യം സിനിമയിലുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണവേളയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന വെളുത്ത നിറമുള്ളവരുടെ വീക്ഷണമാണ് ഗ്രിഫിത്ത് പിന്തുടരുന്നത്. ആദ്യപകുതിയില്‍ കറുത്തവരെ പിന്നണിയിലേക്ക് തള്ളിനീക്കിയ ആഖ്യാനതന്ത്രം രണ്ടാം പകുതിയില്‍ അവരെ വെളുത്ത സ്ത്രീകളെ കാമാര്‍ത്തിയോടെ ആക്രമിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്നു. അടിമകളെ വിമോചിപ്പിച്ചത് തെറ്റായി എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഡി ഡബ്ള്യൂ ഗ്രിഫിത്ത് 1875 ജനുവരി 22ന് കെന്റക്കി സംസ്ഥാനത്തെ ലാ ഗ്രേഞ്ചില്‍ ജനിച്ച ഡി ഡബ്ല്യൂ ഗ്രിഫിത്ത് അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിനിടയിലാണ് ബാല്യം കഴിച്ചുകൂട്ടിയത്. തിരക്കഥാകൃത്തും നടനുമായി സ്വയം പരീക്ഷിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സംവിധാനത്തിലേക്കു തിരിഞ്ഞത്. 1908 നും 1913 നുമിടയില്‍ ബയോഗ്രാഫ് കമ്പനിക്കു വേണ്ടി 450 ഹ്രസ്വ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ക്രോസ് കട്ടിംഗ്, ക്യാമറയുടെ ചലനം, ക്ലോസ് അപ്പുകള്‍ എന്നിങ്ങനെയുള്ള സിനിമാ ടെക്നിക്കുകളില്‍ അദ്ദേഹം പരിണതപ്രജ്ഞനായത് അങ്ങനെയാണ്. ഒന്നു രണ്ടു നീളമുള്ള സിനിമകള്‍ അദ്ദേഹം എടുത്തെങ്കിലും അത്തരം സിനിമകള്‍ വിജയിക്കുമെന്നതില്‍ ബയോഗ്രാഫ് കമ്പനിക്ക് സംശയങ്ങളുണ്ടായിരുന്നു. നടന്മാരെയും കൊണ്ട് കമ്പനി വിട്ട ഗ്രിഫിത്ത് സ്വന്തം കമ്പനി രൂപീകരിക്കുകയും ക്ലാന്‍സ്‌മാന്‍ എന്ന ആദ്യ പേരിലും പിന്നീട് ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന പേരിലും ഉള്ള ഫീച്ചര്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തു. 'ഞങ്ങളുടെയെല്ലാവരുടെയും അദ്ധ്യാപകന്‍' എന്ന് ചാര്‍ളി ചാപ്ലിന്‍ വിശേഷിപ്പിച്ച ഗ്രിഫിത്ത് ആണ് കഥാ സിനിമയുടെ ഭാഷക്കും വ്യാകരണത്തിനും അടിത്തറ പാകിയത്. കടുത്ത വലതുപക്ഷക്കാരനും വര്‍ണവെറിക്കാരനുമായിട്ടും ചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത് ഈ കാരണത്താലാണ്. പ്രധാന സിനിമകള്‍ : ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ (1910), ബര്‍ത്ത് ഓഫ് എ നാഷന്‍ (1915), ഇന്‍ടോളറന്‍സ് (1916), അമേരിക്ക (1924), അബ്രഹാം ലിങ്കണ്‍ (1930). 1948 ജൂലൈ 23ന് അന്തരിച്ചു. Posted by G P RAMACHANDRAN at 9:50 AM 2 comments: Saturday, March 22, 2008 നാലു പെണ്ണുങ്ങള്‍ പുതിയ ജീവിതവും പഴയ പ്രതിഛായകളും പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യവത്ക്കരിക്കുന്ന ഭൂതകാലം വ്യക്തവും കൃത്യവുമായ വിധം വര്‍ത്തമാനകാലത്തെയാണ് വിശദീകരിക്കുന്നത് എന്നതാണ് നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ വിസ്മയകരമായ വാസ്തവം. സ്ത്രീത്വത്തെ പുരുഷഭാവന എങ്ങനെയാണ് സങ്കല്‍പ്പിച്ചും വികസിപ്പിച്ചുമെടുക്കുന്നത് എന്നും ആ സങ്കല്‍പ/വികാസത്തിന്റെ അതിരുകള്‍ ഏതു വൈകാരികലോകത്തും സദാചാരഭൂമിയിലുമാണ് ചെന്ന് വഴിമുട്ടി നില്‍ക്കുന്നത് എന്നുമുള്ള അടിസ്ഥാനമാണ് ചെറുകഥകളിലെന്നതു പോലെ സിനിമയിലും ആവിഷ്ക്കരിക്കപ്പെടുന്നത്. വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഏതാനും ചെറുകഥകളെയാണ് താന്‍ ആശ്രയിച്ചത് എന്ന അടൂരിന്റെ വിശദീകരണം, എഴുതപ്പെട്ട കാലത്ത് വായിക്കപ്പെടാത്തതിലൂടെ സമൂഹം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച ചില പ്രമേയങ്ങള്‍ ആ ചെറുകഥകളിലുണ്ടായിരുന്നു എന്ന വസ്തുതയെയും വെളിപ്പെടുത്തുന്നു. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് സിനിമയിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്. പരസ്പരം ബന്ധമില്ലാത്തത് എന്നു തോന്നിപ്പിക്കുന്ന നാല് അധ്യായങ്ങളിലൂടെ ആഖ്യാനം ചെയ്യപ്പെട്ട 1940-50 കളിലെ പല സ്ത്രീ ജീവിതങ്ങള്‍ ചേര്‍ന്നാണ് കാലത്തെയും സ്ഥലത്തെയും സമുദായത്തെയും കുടുംബത്തെയും അഭിവാഞ്ഛയെയും നിരാശയെയും നിര്‍വൃതിയെയും എല്ലാം വിശദീകരിക്കുന്നത്. ആദ്യത്തെ കഥയുടെ ശീര്‍ഷകം ഒരു നിയമ ലംഘനത്തിന്റെ കഥ എന്നാണ്. തെരുവു വേശ്യയായി ജീവിക്കുന്ന കുഞ്ഞിപ്പെണ്ണി(പത്മപ്രിയ)നോട് ഒപ്പമുള്ളവള്‍(സോനാ നായര്‍) പറയുന്നത് ഈ ചോരയും തെളപ്പുമൊന്നും എന്നും കാണത്തില്ലെന്നും ഭാവിയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്നുമാണ്. സാധാരണ ഇടപാടുകാരില്‍ നിന്ന് വ്യത്യസ്തമായി തുല്യമായ നിലയില്‍ സ്നേഹം പ്രകടിപ്പിക്കുന്ന പപ്പുക്കുട്ടി (ശ്രീജിത്ത് രവി)യോടൊത്ത് വിവാഹജീവിതം നയിക്കാന്‍ അവള്‍ തീരുമാനിക്കുന്നതിന്റെ പ്രേരണയും ഒരു പക്ഷേ ഈ ഉപദേശമായിരിക്കാം. നിരത്തുപണിക്കാരുടെ കൂട്ടത്തില്‍ കല്ലു ചുമക്കാന്‍ പോകുന്ന അവള്‍ക്ക് ഒരു രൂപ ദിവസക്കൂലി ലഭിക്കുന്നു. ചുമട്ടുകാരനായ പപ്പുക്കുട്ടിക്കാകട്ടെ ഒന്നേമുക്കാല്‍ രൂപയാണ് അന്ന് കിട്ടിയത്. ശരീരം വിറ്റു നടന്നിരുന്ന ദിവസങ്ങളില്‍ ഇതിലധികം വരുമാനമുണ്ടായിരുന്നു എന്നു മാത്രമല്ല, അധ്വാനവും കുറവായിരുന്നു. നീയങ്ങു കറുത്തു പോവും എന്ന രീതിയിലുള്ള കരാറുകാരന്റെ പ്രലോഭനങ്ങളെ അവള്‍ സൌമ്യമായി അതിജീവിക്കുന്നു. സ്വന്തമായി മാതാപിതാക്കളോ ബന്ധുക്കളോ വാസസ്ഥലങ്ങളോ ഇല്ലാത്ത അവരുടെ വിവാഹജീവിതത്തെ പക്ഷേ സമൂഹത്തിന് അംഗീകരിക്കാന്‍ നിവൃത്തിയില്ല. കുടുംബത്തിനകത്തെ ഭാര്യാഭര്‍തൃ ബന്ധം എന്ന സുരക്ഷിതലോകത്തിന്റെ അപരമായി വ്യഭിചാരത്തിന്റെ ഒരു വെളിമ്പ്രദേശം സ്ഥിരമായി പ്രവര്‍ത്തനക്ഷമമായിരിക്കേണ്ടത് നാടുവാഴിത്തത്തിനു മാത്രമല്ല, വ്യക്തിയെയും സ്വാതന്ത്ര്യത്തെയും രൂപീകരിച്ചെടുത്ത മുതലാളിത്ത ആധുനികതക്കും അത്യാവശ്യമാണ്. അങ്ങാടി, കടത്തിണ്ണ, ടാറിടുന്ന നിരത്തുകള്‍, ചുമട്ടുതൊഴില്‍ എന്നിങ്ങനെ ആധുനികതയുടെ ലക്ഷണങ്ങള്‍ ആരംഭിച്ച കാലത്താണ് അഥവാ സംക്രമണത്തിന്റെ കാലത്താണ് വൈവാഹിക ബന്ധത്തിലൂടെ അവരെത്തിപ്പെടാന്‍ ആഗ്രഹിച്ച സുരക്ഷിതത്വത്തെയും പരസ്പരാശ്രിതത്വത്തെയും അതേ ആധുനിക ലോകം തട്ടിപ്പറിച്ചെടുക്കുന്നത്. വിടനും കള്ളുകുടിയനുമാണെങ്കിലും തന്ത, പണം, വീട് എന്നീ മേല്‍വിലാസങ്ങളുള്ള ഒരാളുടെ (മനോജ് കെ ജയന്‍) സത്യവിരുദ്ധമായ സാക്ഷിമൊഴി വിശ്വസിച്ച് കോടതി അവരെ അവിഹിത ബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് പതിനഞ്ചു ദിവസത്തേക്ക് വെറും തടവിന് ശിക്ഷിക്കുന്നു. അഛനാര്, വാസസ്ഥലം, പകുതി, മുറി എന്നിങ്ങനെ കുഞ്ഞിപ്പെണ്ണിനും പപ്പുക്കുട്ടിക്കും സമുദായത്തിനകത്തും സദാചാരത്തിനകത്തും സ്ഥാനമൊന്നുമില്ലെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ വക്കീലും അയാളോടൊത്തു ചേര്‍ന്ന് ജഡ്ജി (ശ്രീകുമാര്‍)യും ചേര്‍ന്ന് നടത്തുന്ന വിചാരണയും വിധിപ്രഖ്യാപനവും നിയമവ്യവസ്ഥയുടെ വര്‍ഗ-ലിംഗ പക്ഷപാതിത്വം തുറന്നുകാട്ടുന്നു. വിചാരണവേളയില്‍ അവര്‍ക്കെതിരെ കുറ്റങ്ങള്‍ ആരോപിക്കുമ്പോള്‍ അവര്‍ക്ക് തെളിവായും വാദമുഖമായും ഉയര്‍ത്താന്‍ ഒരേ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള് ഭാര്യേം ഭര്‍ത്താവുമാ എന്ന വിശ്വാസവും സത്യവാങ്മൂലവും മാത്രമാണത്. ഞങ്ങളവസരിക്കുവായിരുന്നേല(അഭിസരിക്കുകയായിരുന്നില്ല), ഞങ്ങള് ഭാര്യേം ഭര്‍ത്താവുമാ എന്ന് കുഞ്ഞുപെണ്ണ് നിസ്സഹായതയോടെ എന്നാല്‍ തിളങ്ങുന്ന കണ്ണുകളോടെ നിയമപീഠത്തിനു മുന്നില്‍ തന്റെ ഉള്ള് ഉണര്‍ത്തുമ്പോള്‍; ലൈംഗികജീവിതം, ലൈംഗികാനന്ദം, കുടുംബമായി ജീവിക്കാനുള്ള അടിസ്ഥാന അവകാശം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്ന അധസ്ഥിതരുടെ മുഴുവന്‍ കരച്ചിലായി അത് പരിണമിക്കുന്നു. പ്രാകൃതികമായ ലൈംഗിക ചോദനയെ നിയന്ത്രിക്കാനും വരുതിയിലാക്കാനും വേണ്ടി നൂറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ നിര്‍മിച്ചെടുത്തിട്ടുള്ള കുടുംബം/വിവാഹബന്ധം എന്ന സ്ഥാപനത്തെ അതിന്റെ നിര്‍മാതാക്കളും പ്രയോക്താക്കളും തന്നെ ലംഘിക്കുന്നതെങ്ങനെ എന്നതിന്റെ നിദര്‍ശനമാണ് ഈ അവതരണം. അഥവാ കുടുംബം എന്ന 'സുരക്ഷിത' ലൈംഗിക ബന്ധത്തിനുള്ള ഇടത്തെ ശിഥിലീകരിക്കുന്നത് വലിയ വായില്‍ അതിനെ ന്യായീകരിച്ചെടുക്കുന്ന അധീശത്വ ശക്തികള്‍ തന്നെയാണെന്ന വര്‍ഗ-ലിംഗ പരമായ യാഥാര്‍ഥ്യത്തെ ചലച്ചിത്രകാരന്‍ തുറന്നു കാണിക്കുന്നു. സുരക്ഷിതത്വവും അരാജകത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രം. രണ്ടാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം കന്യക എന്നാണ്. കര്‍ഷകത്തൊഴിലാളികുടുംബത്തില്‍ പെട്ട കുമാരി (ഗീതു മോഹന്‍ദാസ്)യുടെ നിത്യാധ്വാനത്തിന് കിട്ടുന്ന കൂലി കൊണ്ടു വേണം രോഗിയായ അഛനും (എം ആര്‍ ഗോപകുമാര്‍) അമ്മയും അടങ്ങുന്ന അവരുടെ കുടുംബത്തിന് ദൈനംദിനച്ചെലവുകള്‍ കഴിയാന്‍. കുടുംബത്തിലെ ഏക ജോലിക്കാരി എന്ന നിലക്ക് അവളെ കല്യാണം കഴിച്ചുകൊടുത്താല്‍ തങ്ങളുടെ വരുമാനമാര്‍ഗം അടയും എന്നതുകൊണ്ട് അവളെ അവിവാഹിതയാക്കി നിലനിര്‍ത്താന്‍ അഛനും അമ്മയും യത്നിക്കും എന്ന ആക്ഷേപത്തെത്തുടര്‍ന്നാണോ എന്നറിയില്ല, ബോട്ടുജെട്ടിയില്‍ കട നടത്തുന്ന നാരായണനു(നന്ദു)മായി അവളുടെ വിവാഹം അതിവേഗം തീരുമാനിക്കപ്പെടുന്നു. കൊട്ടകയില്‍ സിനിമ മാറുന്ന ദിവസം രണ്ടാമത്തെ കളിക്ക് അതു കാണണം എന്ന നിര്‍ബന്ധമൊഴിച്ചാല്‍ മറ്റ് ദുസ്വഭാവങ്ങളൊന്നുമില്ലാത്ത നാരായണന് കൊടുക്കാനുള്ള സ്ത്രീധനവും കല്യാണച്ചെലവും അവള്‍ ഒപ്പിക്കുന്നത് കൂലിയില്‍ നിന്ന് മിച്ചം വെച്ച കാശു കൊടുത്ത് ചേര്‍ന്ന ചിട്ടി പിടിച്ചാണ്. ആഹ്ളാദത്തോടെ നടന്ന വിവാഹച്ചടങ്ങിനു ശേഷം ഭര്‍തൃഗൃഹത്തിലെത്തുന്ന അവള്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് തന്റെ ജീവിതം ഏതു തരം നിരര്‍ഥകതയിലാണ് ചെന്നകപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിയുന്നത്. ആദ്യ അധ്യായമായ വേശ്യയുടെ കഥയില്‍ നിയമപ്രകാരം വിവാഹം കഴിക്കാത്തതുകൊണ്ടാണ് നായിക കുഴപ്പത്തിലെത്തിപ്പെടുന്നതെങ്കില്‍ രണ്ടാമധ്യായമായ കന്യകയില്‍ നിയമപരമായ വിവാഹാഘോഷത്തിനു ശേഷമാണ് നായിക വിഫലമായ ജീവിതത്തിലെത്തിപ്പെടുന്നത് എന്നത് ആഖ്യാനത്തില്‍ സൂക്ഷ്മമായി വരുത്തുന്ന ഒരു പരിണാമമാണെന്ന് കാണാം. അടുത്ത രണ്ടധ്യായങ്ങളില്‍ ഈ അവസ്ഥയില്‍ നിന്നുമുള്ള തുടര്‍ച്ചകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം, നാലധ്യായമായി ചിതറിയതെന്നോ അകന്നുപോയതെന്നോ തോന്നിപ്പിക്കുന്ന ആഖ്യാനഘടനയെ ഒന്നില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണം കോര്‍ത്തിണക്കുന്ന ഘടകം പരോക്ഷമായി പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമാരിയുടെ ഭര്‍ത്താവ് നാരായണന്‍ ഒരു ഷണ്ഡനാണ്. തീറ്റപ്രാന്തനായ അയാള്‍, തൊട്ടടുത്തു കിടക്കുന്ന ഭാര്യയുടെ വികാരവായ്പോടെയുള്ള സ്പര്‍ശത്തെ വല്ലാതെ ഉഷ്ണിക്കുന്നു എന്ന പറച്ചിലോടെ നിരസിക്കുന്നു. വാരിവലിച്ചു തിന്നാല്‍ അങ്ങനിരിക്കും എന്ന് പുഛത്തോടെ പ്രതികരിച്ച് അവള്‍ തന്റെ ലൈംഗിക നിസ്സഹായതയിലേക്ക് പിന്‍വാങ്ങുന്നു. ഒരു കാരണവുമില്ലാതെ അവളെ അവളുടെ വീട്ടിലാക്കി അയാള്‍ തന്റെ വീട്ടിലേക്കും കച്ചവടത്തിലേക്കും തിരിച്ചു പോകുകയും ചെയ്യുന്നു. അവള്‍ പിഴച്ചവളാണ് എന്ന ദുഷ്പ്രചാരണവും അയാളുടെ ചില ബന്ധുക്കള്‍ നടത്തുന്നുണ്ട്. എങ്കില്‍ പിന്നെ വിവാഹമൊഴിഞ്ഞുകളയാം എന്ന ഘട്ടമെത്തുമ്പോള്‍, കല്യാണച്ചെലവു തന്നില്ലെങ്കിലും വേണ്ടില്ല, തങ്ങള്‍ തന്ന അഞ്ഞൂറു രൂപയുടെ സ്ത്രീധനം തിരിച്ചു കിട്ടണം എന്ന് കുമാരിയുടെ അഛന്‍ പറയുന്നു. ചെക്കനെ അപമാനിച്ചതിന് ആയിരത്തഞ്ഞൂറു രൂപയുടെ നഷ്ടപരിഹാരം തിരിച്ചാണ് കിട്ടേണ്ടതെന്നതാണ് അയാളുടെ വീട്ടുകാരുടെ വാദം എന്നു കേള്‍ക്കുമ്പോള്‍ തന്റേടത്തോടെ പൂമുഖത്തേക്കു വരുന്ന കുമാരി പറയുന്നത് ഈ തര്‍ക്കം നിര്‍ത്തണം; കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞിട്ടില്ല എന്നാണ്. എന്താ നീ പറയുന്നത്, പിന്നെ ഇവിടെ ആഘോഷമായിട്ട് നടന്നതെന്താ എന്ന അഛന്റെ ചോദ്യത്തിനും അവളതേ മറുപടി കൊടുക്കുന്നു. ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞിട്ടില്ല. വളരെ ലളിതമായി തോന്നുന്ന ആ വാചകത്തിന്റെ അര്‍ഥവ്യാപ്തി പലതാണ്. 'ആണുങ്ങള്‍' തമ്മിലുള്ള ഈ വൃത്തികെട്ട വര്‍ത്തമാനം നിര്‍ത്താനുള്ള തറപ്പിച്ച ഒറ്റ മറുപടിയാണ് അത്. അതേ പോലെ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന നിലക്കുള്ള ലൈംഗിക സംയോഗത്തിലേര്‍പ്പെട്ടിട്ടില്ല എന്നര്‍ഥം വരുന്ന വാചകവുമാണത്. കൂടിയിട്ടില്ലാത്ത നിലക്ക് പിരിയുന്നു എന്നതിന് ഒരു സാങ്കേതിക വ്യാഖ്യാനം എന്തിന് എന്ന ആ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്. ലൈംഗിക ബന്ധത്തിന്റെ ഈ ബലതന്ത്രത്തെയും അതിന്റെ കെട്ടുവാഴ്ചയെയും നിരാകരിക്കുന്ന അവള്‍ തനിക്കു ചേര്‍ന്ന അധ്വാനത്തിലേക്കും കൂലിയിലേക്കും പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തുന്നു. ഒരു മാറ്റം മാത്രം, മിച്ചം വച്ചുള്ള 'ചിട്ടി പിടിത്തം' ഒഴിവാക്കി. കാരണം, സാമ്പത്തികമായി മാത്രം നിലനില്‍ക്കുന്ന ലൈംഗിക സദാചാര വ്യവസ്ഥയായ വിവാഹം എന്ന 'സുരക്ഷിത' സ്ഥാപനത്തിനു വേണ്ടി അവള്‍ക്കിനി രണ്ടാമതൊരു വട്ടം കൂടി ഒരുങ്ങേണ്ടതില്ല എന്നതുകൊണ്ടു തന്നെ. നിഷേധിക്കപ്പെട്ട വിവാഹവും അലസിപ്പോയ വിവാഹവും കഴിഞ്ഞ് മൂന്നാമത്തെ അധ്യായമെത്തുമ്പോള്‍, സ്നേഹവും സാമൂഹികാംഗീകാരവും പദവിയും കാമവും എല്ലാം ഒത്തുചേര്‍ന്നിട്ടും വിഫലമാവുന്ന വിവാഹവാഴ്ച്ചയെക്കുറിച്ചാണ് സിനിമ വിശദീകരിക്കുന്നത്. ചിന്നു അമ്മ എന്നു പേരുള്ള ആ അധ്യായത്തില്‍, രാമന്‍ പിള്ള(മുരളി)യുടെ ഭാര്യയായ ചിന്നു (മഞ്ജു മുകുന്ദന്‍)വിന്റെ ഗര്‍ഭം ആറു തവണയും അലസിപ്പോവുന്നു. പലതരം ചികിത്സകള്‍, വഴിപാടുകള്‍, മരുന്നുകള്‍, മന്ത്രവാദങ്ങള്‍ എല്ലാം വിഫലമായി. അങ്ങനെയിരിക്കെയാണ് അഞ്ചാം ഫോറത്തില്‍ നാലു തവണ തോറ്റു മുരടിച്ചിരിക്കെ നാടുവിട്ട് പാണ്ടിനാടായ തമിഴകത്തു പോയി അവിടത്തുകാരിയെയും കെട്ടി നാലാണും നാലു പെണ്ണുമായി എട്ടു മക്കളുടെ തന്തയായി സസുഖം വാഴുന്ന നാറാപിള്ള (മുകേഷ്) പന്ത്രണ്ടാമത്തെ വര്‍ഷം പതിവുള്ള നാടു സന്ദര്‍ശനത്തിനെത്തിയത്. അവള്‍ അഞ്ചാം ഫോറത്തിലേക്കു ജയിച്ച കൊല്ലവും അവന്‍ ആ ക്ളാസിലുണ്ടായിരുന്നു, നാലാമത്തെ തോല്‍വിക്കു ശേഷം. കൌമാരകാലത്ത് തോന്നുന്ന മതിഭ്രമത്തിന്റെ രീതിയിലാവാം അന്നവര്‍ തമ്മില്‍ ഒരു ഇഷ്ടം രൂപപ്പെട്ടിരുന്നു. സാമീപ്യത്തിനു ശേഷം ബന്ധപ്പെട്ടേക്കും എന്ന നില വന്നപ്പോള്‍ വേണ്ട ഗര്‍ഭം വരും എന്നു പേടിച്ച് അവള്‍ പിന്മാറുകയും അവനെ പിന്തിരിപ്പിക്കുകയുമായിരുന്നു. ആ നിരാശ കൊണ്ടു കൂടിയാണ് നാറാ പിള്ള നാടുവിട്ടത്. ഇപ്പോള്‍ പന്തീരാണ്ടു കൂടുമ്പോഴത്തെ കറക്കത്തിനായെത്തുന്ന അയാള്‍ പാണ്ടി നാട്ടിലെ ഒരു ജമീന്ദാറുടെയും ഭാര്യയുടെയും തത്തുല്യമായ അനുഭവം വിവരിച്ച് അവളെ പ്രലോഭിപ്പിക്കുന്നു. മന്ത്ര തന്ത്രങ്ങള്‍ക്കും മരുന്നുകള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും ശേഷവും ജമീന്ദാറില്‍ നിന്ന് ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് തീരുമാനിച്ച് കുതിരക്കാരനെ അവളുടെ കിടപ്പറയിലേക്ക് കയറ്റി കാര്യം സാധിക്കുകയാണ്. നല്ലൊരു ആണ്‍കുളന്തൈ ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ലഭിച്ചു. ജമീന്ദാറുടെ കണക്കറ്റ സ്വത്ത് അവരുടെ കാലശേഷം സര്‍ക്കാര്‍ കണ്ടു കെട്ടുന്നതും ഇല്ലാതായി. അതേ പോലെ, ചിന്നുവില്‍ കുട്ടിയുണ്ടാക്കുക എന്നത് ഒഴിവായിപ്പോയ കാമുകനും ഇപ്പോള്‍ ജാരനായി തിരിച്ചുവന്നവനുമായ തന്റെ നിയോഗമായിരിക്കും എന്നതാണ് ദൈവ നിശ്ചയം എന്ന് അയാള്‍ വിശദീകരിക്കുമ്പോള്‍ നിരാകരിക്കുന്നതിന് അവള്‍ ഏറെ പ്രയാസപ്പെടുന്നു. ദൈവം പോട്ടെ, എന്നുടെ ആഗ്രഹം എന്ന അവസാനത്തെ തുരുപ്പു ശീട്ടും അയാള്‍ പുറത്തെടുക്കുന്നെങ്കിലും അവള്‍ പാതിവ്രത്യത്തിന്റെ സുരക്ഷിതത്വത്തിലേക്കും അതുവഴി പുത്രരാഹിത്യത്തിന്റെ അരക്ഷിതത്വത്തിലേക്കും സമുദായത്തെ ഭയന്ന് തിരിച്ചൊളിക്കുന്നു. നാലാമത്തെയും അവസാനത്തെയും അധ്യായമായ നിത്യകന്യകയാണ് ഏറ്റവും ദീര്‍ഘമായ ഭാഗം. പ്രമുഖ നടിയായ നന്ദിതാദാസ് കാമാക്ഷിയുടെ വേഷത്തില്‍ അഭിനയിക്കുന്നു. കാമാക്ഷി എന്ന പുരുഷ കല്‍പിതവും പൌരാണികവുമായ നാമകരണം തന്നെ സവിശേഷമാണ്. കാമപൂര്‍ത്തീകരണത്തിനായി നിര്‍മിക്കപ്പെട്ടവളും ആഗ്രഹിക്കുന്നവളും എന്നാണ് പാര്‍വതിയുടെ ഈ പര്യായത്തെ പുരാണവും പില്‍ക്കാലവും വായിച്ചെടുത്തത്. ഈ ആഖ്യാനത്തിലെ വിരോധാഭാസമാകട്ടെ ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹമായി ആ പേരു തന്നെ പരിണമിക്കുന്നു എന്നതും. കുട്ടനാട്ടിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ പെട്ട കാമാക്ഷിക്ക് അമ്മയും ഒരു സഹോദരനും രണ്ടു സഹോദരിമാരും ഉണ്ട്. അവളെ പെണ്ണു കാണാനായെത്തുന്ന പരമേശ്വരന്‍ നായര്‍(രവി വള്ളത്തോള്‍), കൂടുതല്‍ സുന്ദരിയും ശരീരമുഴപ്പുള്ളവളുമായ സുഭദ്ര(കാവ്യാ മാധവന്‍)യെയാണ് ഇഷ്ടപ്പെടുന്നത് എന്നു പറയുമ്പോള്‍ അത് നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരാവുന്നു. പിന്നെ ചെറിയ അനിയത്തി(രമ്യാ നമ്പീശന്‍)യുടെയും അനിയന്റെ (അശോകന്‍)യും വിവാഹങ്ങളും അമ്മ(കെ പി എ സി ലളിത)യുടെ മരണവും എല്ലാം നടക്കുമ്പോഴും അവള്‍ പഴയ ഭാഷയില്‍ പറഞ്ഞാല്‍ 'പുര നിറഞ്ഞ്' ബാക്കി നില്‍ക്കുന്നു. സുഭദ്രയുടെ മൂന്നാമത്തെ പ്രസവത്തിന് അമ്മയുടെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങള്‍ നിര്‍വഹിക്കാനായി അവളുടെ വീട്ടിലെത്തി താമസിക്കുന്ന കാമാക്ഷിയും സുഭദ്രയുടെ കുട്ടികളും തമ്മില്‍ തീവ്രമായ സ്നേഹബന്ധം സുദൃഢമാവുന്നുണ്ട്. മാതൃത്വമാണ് ലോകത്തെ രണ്ടാമത്തെ പഴക്കം ചെന്ന ജോലി എന്ന് എര്‍മ ബോംബെക്ക് പറയുന്നുണ്ടെന്ന് സാറ മാന്‍വല്‍ നാലു പെണ്ണുങ്ങളെക്കുറിച്ച് സിനിമ അട്രാക്ഷനിലെഴുതിയ നിരൂപണത്തില്‍ ഓര്‍മിപ്പിക്കുന്നു. ആ ജോലിയിലെത്താതിരിക്കുമ്പോള്‍ സ്ത്രീത്വം പാഴായി എന്നാണ് പുരുഷനിര്‍മിതമായ പഴയ ലോകവും പുതിയ ലോകവും വിലപിക്കുന്നതും. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യവും ചലന നിയമങ്ങളും മാത്രമുണ്ടായിരുന്ന ആയിരത്തി തൊളളായിരത്തി നാല്പതുകളിലെയും അമ്പതുകളിലെയും സദാചാരഭീതികളും സ്ത്രീ ശരീരത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധാബോധങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവാണ് നാലു പെണ്ണുങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജാതി സമുദായത്തെയും മതപ്രോക്തമായ സംഘാടനത്തെയും പൌരോഹിത്യത്തെയും വര്‍ഗ-സാമ്പത്തിക വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ഉറപ്പിച്ചെടുക്കുന്നതിന് സ്ത്രീയെയും സ്ത്രൈണ ലൈംഗികതയെയും വരിഞ്ഞുകെട്ടുന്ന വിധത്തില്‍ വരുതിയിലാക്കുക എന്ന പ്രവൃത്തിയെയാണ് നാം ഭാവശുദ്ധി എന്നും കുടുംബം എന്നും വിളിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവുന്ന കുഞ്ഞിപ്പെണ്ണിനെയും പപ്പുക്കുട്ടിയെയും അതിനനുവദിക്കാതിരിക്കുകയും സമുദായം കെട്ടിയുണ്ടാക്കുന്ന വിവാഹബന്ധങ്ങള്‍ അവ എത്രമാത്രം വിരസമായിരിക്കട്ടെ, സ്നേഹരഹിതവും കാമരഹിതവും ആയിരിക്കട്ടെ, വംശവര്‍ധന എന്ന പ്രകൃതിനിയമം പാലിക്കാന്‍ പ്രയോജനപ്പെട്ടതാകാതിരിക്കട്ടെ, പരസ്പരവിശ്വാസവും പൊരുത്തവും ധാരണയും നഷ്ടമായതാകട്ടെ, ആ ഗതി കെട്ട അവസ്ഥ മരണം വരെയും തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്ഥിതി രൂപപ്പെട്ടതെങ്ങനെയെന്നാണ് ചലച്ചിത്രകാരന്‍ സാഹിത്യകൃതിയെ ആസ്പദമാക്കി വിവരിക്കുന്നത്. മലയാള സാഹിത്യം പലപ്പോഴും സധൈര്യം ആവിഷ്ക്കരിച്ചിട്ടുള്ള ഈ ഉത്ക്കണ്ഠ പങ്കിടാനുള്ള സന്നദ്ധത മലയാള സിനിമ അധികം തവണ പ്രകടിപ്പിച്ചിട്ടില്ല. പുരുഷന്റെ തുണ എന്ന അസംബന്ധത്തെ ഉപേക്ഷിക്കാനുള്ള ധൈര്യവും വിവേകവും പ്രകടിപ്പിക്കുന്ന കുമാരിയും കാമാക്ഷിയും പുതിയ കാലത്തെ നേരിടാനുള്ള പ്രേരണകളാണ് മുന്നോട്ടുവെക്കുന്നത്. ഭക്ഷണത്തിന്റെയും ശാരീരികബന്ധത്തിന്റെയും ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സിനിമയില്‍ കടന്നുവരുന്നുണ്ട്. മനുഷ്യരുടെ നൈസര്‍ഗികമായ ആവശ്യങ്ങളെ വ്യവസ്ഥ എത്രമാത്രം പ്രകൃതിവിരുദ്ധമായിട്ടാണ് പരിഗണിക്കുന്നത് എന്നു വ്യക്തമാക്കാനാണ് ഈ രണ്ടു പ്രക്രിയകളെയും ദൃശ്യവത്ക്കരിക്കുന്നത്. പുരുഷന്‍ ഭക്ഷണം കഴിക്കുമ്പോള്‍ നോക്കി നില്‍ക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന സ്ത്രീ, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരികമായി ബന്ധപ്പെടുന്നതിനുവേണ്ടി വാതില്‍ ചേര്‍ത്തടക്കുമ്പോള്‍ അമ്പരക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്യുന്ന കുട്ടി എന്നിങ്ങനെ അവികസിതമായ ജീവിതാവബോധത്തെ മലയാളി എന്തിനാണിനിയും പിന്തുടരുന്നത് എന്ന വേവലാതി ചലച്ചിത്രകാരന്‍ മുന്നോട്ടു വെക്കുന്നു. എപ്പോഴും 'അപഥസഞ്ചാര'ത്തിനുള്ള പ്രലോഭനങ്ങളും സാധ്യതകളും സ്ത്രീ കഥാപാത്രങ്ങള്‍ മറികടക്കുന്നു. അവരപ്രകാരം ചെയ്യുമ്പോള്‍ സ്വന്തം ഇഛയെയും ചോദനകളെയും നിരാകരിക്കുന്നത് എങ്ങനെയാണെന്നും എപ്രകാരമാണെന്നുമുള്ള ഘടകത്തെയാണ് സിനിമ പ്രശ്നവല്‍ക്കരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ മാറാതെ തുടരുന്നുമുണ്ട് എന്ന വസ്തുതയാണ് അടൂര്‍ പുറം തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഓര്‍മിപ്പിക്കുന്നത്. പുതിയ കാലവും പഴയ നിയമങ്ങളും തമ്മിലുള്ള ഒരു അഭിമുഖീകരണമായി നാലു പെണ്ണുങ്ങള്‍ പ്രസക്തമാകുന്നതും അങ്ങനെയാണ്.
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... മറയൂരിലെ ചന്ദനമരങ്ങളിലെ വൈറസ് ബാധ തടയും: മന്ത്രി എ.കെ.ശശീന്ദ്രൻ April 28 08:23 2022 Print This Article Share it With Friends by asianmetronews 0 Comments മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. മറയൂരിലെ ചന്ദനക്കാടുകളെ ‘സാൻഡൽ വുഡ് സ്പൈക്ക് ഡിസീസ് ‘ എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് 2000-ത്തോളം മരങ്ങളാണ് ഉണങ്ങിയത്. ഈ വിഷയം ചർച്ച ചെയ്യാനായി വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ചേമ്പറിൽ ബുധനാഴ്ച വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഇന്ന് ടെന്നീസ് അനുവാചകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് വരുന്നത്. താൻ വിംബിൾഡണിൽ കളിച്ചേക്കും എന്ന സൂചന നൽകിയിരിക്കുകയാണ് റാഫ. അടുത്ത തിങ്കളാഴ്‌ച്ച ലണ്ടിനിലേക്ക് തിരിക്കുന്ന നദാൽ, ഹർലിംഗമിൽ ഒരു എക്സിബിഷൻ മാച്ച് കളിച്ചേക്കും. ഫ്രഞ്ച് ഓപ്പൺ കഴിഞ്ഞു ലഭിച്ച ചികിത്സയും, പരിശീലനവും നൽകുന്ന സൂചന, തനിക്ക് ഗ്രാസ് കോർട്ടിൽ കളിക്കാൻ സാധിക്കും എന്നു തന്നെയാണ് എന്നു നദാൽ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ഒരാഴ്ച്ചത്തെ പരിശീലനം കൂടി കഴിഞ്ഞു മാത്രമേ കളിക്കുന്ന കാര്യം ഉറപ്പിക്കാൻ സാധിക്കൂ എന്നും നദാൽ കൂട്ടിച്ചേർത്തു. ഫ്രഞ്ച് ഓപ്പണിൽ വേദന സംഹാരികളുടെ സഹായത്തോടെയാണ് താൻ കളിച്ചതെന്ന് ട്രോഫി നേടിയ ശേഷം നദാൽ പറഞ്ഞിരുന്നു. ഇത്തവണ വിംബിൾഡണിൽ കളിക്കുകയാണെങ്കിൽ, 2010 ശേഷം ഒരിക്കൽ കൂടി ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രോഫി ഉയർത്താൻ ടെന്നീസിലെ എക്കാലത്തെയും മികച്ച ഈ കളിക്കാരന് സാധിച്ചേക്കും എന്നാണ് ടെന്നീസ് പ്രേമികളുടെ അനുമാനം. Share WhatsAppFacebookTwitterTelegramEmail Shabeer Ahamed Shabeer Ahamed is an Engineer from Kochi. A keen follower of politics and sports, he writes regularly on social issues and sports. Being a tennis enthusiast he believes in loving all!
''അതെയോ .....താങ്ക് യു'' അവൾ മറുപടിപറഞ്ഞു. മണിപ്ലാന്റുകൾ പടർന്നുപന്തലിച്ച ജനാലകൾ തുറന്നിട്ട വായനാമുറിയിൽ നല്ലവെളിച്ചമുണ്ടായിരുന്നു. തണൽവൃക്ഷങ്ങൾ പന്തലിച്ചുനിൽക്കുന്നതിനാൽ മുറ്റത്തുനിന്ന് നനുത്ത കാറ്റ് മുറിയിലേയ്ക്കടിക്കുന്നുണ്ടായിരുന്നു. അയാൾക്കഭിമുഖമായിരിക്കുമ്പോൾ അവളുടെ ചുമലിലിരുന്ന വളർത്തുതത്ത ഇരുവരെയും മാറിമറിനോക്കിയശേഷം ആരാ ..ആരാ... എന്നുചോദിച്ചതിന്,'അതൊക്കെ ... പിന്നെ ... പ...റ...യാം' എന്നവള്‍ മറുപടി പറഞ്ഞു. അവളുടെകണ്ണുകളിൽ നോക്കിയതു മിണ്ടാതിരുന്നു.നിറഞ്ഞ പുസ്തകറാക്കുകളിൽ നോക്കുകയായിരുന്ന അയാൾ നിമിഷങ്ങൾക്കു ശേഷം അവളുടെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു. 'ഇയാളെ ...എനിക്കിഷ്ടമായി'... ''അതെയോ... താങ്ക് യു'' എന്നവൾ മന്ദഹസിച്ചു. കയ്യിലിരിക്കുന്ന പുസ്തകം ടീപ്പോയിൽ വെച്ചയാൾ ചോദിച്ചു ''എന്നെയോ?''... ''തീർച്ചയായും'' ... ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു. സുഹൃത്തുക്കൾ വഴിയാണു രണ്ടാൾക്കും പരിചയം. അതിൻറെ കാലയളവുവെച്ചുനോക്കിയാൽ വേണമെങ്കിൽ മഴിവില്ലെന്നും മാനെന്നും പുകഴ്ത്തി പ്രണയത്തിലേക്കുവീഴാവുന്നതെയുള്ളൂ. ഒരാൾ ഇന്നതാണെന്ന തെറ്റിദ്ധാരണയിൽ തുടങ്ങി, വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങളെയും ദ്വന്ദങ്ങളെയും അറിയാതെയും മാനിക്കാതെയും കാമം വേഷംമാറിയ സ്വാർത്ഥത, ഉടമസ്ഥതയ്ക്കും കീഴ്പ്പെടുത്തലിനുമുള്ള മത്‌സരത്തിലേർപ്പെടുകയും സ്നേഹമെന്ന,നാട്യത്തിൻറെ കുപ്പായമിടാവുന്നതുമാണ്. നാട്യങ്ങളിഷ്ടമില്ലാത്തതുകൊണ്ടതിനൊന്നും മുതിർന്നില്ല. എങ്കിലും അറിയുന്നേടത്തോളം കാര്യങ്ങൾവെച്ചുകൊണ്ട്, ഒരുമിച്ചൊരു ജീവിതം സാധ്യമാകുമോയെന്നാലോചിക്കാനാണ് ഒരവസ്സരം തെരഞ്ഞെടുത്തത്. അവളുടെ തത്തയെ ചൂണ്ടിച്ചോദിച്ചു 'പെറ്റ്ലൗവർ ആണല്ലേ ?'.. 'ഇവളെൻറെ കൂട്ടുകാരിയാണ്.''ചിലപ്പോൾ മനസ്സും.'... 'എല്ലാറ്റിനെയും ഇഷ്ടമാണ്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, അതിനേക്കാൾ ഈ ജീവിതത്തെയും' 'അതുകൊള്ളാമല്ലോ! അങ്ങനെയൊരാളെ കണ്ടുകിട്ടുന്നതുതന്നെ വലിയകാര്യം'- അയാൾ പറഞ്ഞു . തന്നെക്കുറിച്ചുള്ള ഡീറ്റെയിൽസ്സെല്ലാം പറഞ്ഞുകഴിഞ്ഞശേഷം അയാൾ തുടർന്നു, ''ഇദ്ദേഹത്തിൻറെ, പഠനം ജോലി കുടുംബം എല്ലാറ്റിനെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനാൽ വേറൊന്നും ചോദിക്കാനില്ല .മറ്റു കാര്യങ്ങളൊക്കെ പേരൻസ്സുകൂടിയാലോചിച്ചു തീരുമാനിക്കട്ടെ.' അയാൾ പറഞ്ഞു നിർത്തി. ''അങ്ങനെയാണോ ?... എന്നാൽ ചിലകാര്യങ്ങൾ അറിയാനും പറയാനുമുണ്ട്. പറഞ്ഞോട്ടെ?'' -ചിരിച്ചുകൊണ്ടവളയാളോടു ചോദിച്ചു. ''അതിനെന്താ തീർച്ചയായും''- അയാള്‍ തോളിലിരിക്കുന്ന തത്തയെ മടിയിലെടുത്തുവെച്ചു തലോടിക്കൊണ്ടു ചോദിച്ചു. ''എന്തിനു കല്യാണം കഴിക്കണം? എന്താണ് അതിനുള്ള പ്രേരണ ? അവിടെ എനിക്കുള്ള സ്ഥാനം ഉത്തരവാദിത്വം എന്നിവയെക്കുറിച്ചൊക്കെ അറിയുവാൻ താല്പര്യമുള്ളതുകൊണ്ടാണ് തുറന്നു സംസാരിക്കുന്നത്. ഒരുപക്ഷെ വിവാഹം നടന്നാൽ.., പിന്നെ,വെറുപ്പിനാലും വിദ്വേഷത്താലും മനസ്സുകളുരിഞ്ഞുകളഞ്ഞില്ലെങ്കിൽ, ആരോഗ്യവുമായുസ്സുമുണ്ടെങ്കിൽ ചിലപ്പോൾ മുപ്പതോ നാൽപ്പതോ വർഷം ഒരുമിച്ചുകഴിയേണ്ടി വരും, അതുസാധിക്കണമെങ്കിൽ അതുവരെയുള്ള ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തിയ ഇരുപത്തഞ്ചുവർഷത്തേക്കെങ്കിലുമുള്ള എന്തു പദ്ധതിയാണുള്ളത് ' അതേക്കുറിച്ചു പറയൂ'' ... ''എനിക്കതിനെക്കുറിച്ചു കാഴ്ചപ്പാടുണ്ട്. നിങ്ങളുടെ മറുപടിക്കു ശേഷം പറയാമെന്നു കരുതുന്നു. അവിടെ ചിലതു തിരുത്തുകയും പലതും കൂട്ടിച്ചേർക്കണ്ടിവരുകയും ചെയ്യും,'' ''ഞാൻ ഒരുക്കമാണ്, അതേപോലെ അവിടെയും അതിനു സന്നദ്ധമാണോ, കമ്മിറ്റഡാണോയെന്നൊക്കെയറിയാതെ എങ്ങനെയാണു ഇത്രയും മനോഹരമായ ഒരുയാത്ര? പിന്നീട് അറിഞ്ഞില്ലെന്നോ, മസ്സിലായിരുന്നില്ലെന്നോ, ഇത്രനാളും ഗതികെട്ടു സഹിക്കുകയായിരുന്നുവെന്നോ കുറ്റപ്പെടുത്തി,ഒരുപൊട്ടിത്തെറിയിൽ തുലയാനും അറുക്കാനും മുടിക്കാനും വിട്ടുകൊടുക്കണോ? അതിൻറെ പേരിൽ ആജീവനാന്തം വേദനിക്കണോ ? അതിലെനിക്കു താത്പര്യമില്ല, അതിനു വേണ്ടിയുള്ളതല്ല ഒരിക്കൽ മാത്രമുള്ള ജീവിതം. കാരണം ഭൂമി നിങ്ങളുടെത്! ആകാശവും കടലും നിങ്ങളുടേത്, നദികളും വെള്ളച്ചാട്ടങ്ങളും പുഴയൊഴുക്കുകര, മണൽത്തിട്ട കായൽക്കര, കുന്നും ചെരിവും മലയും കൊടുമുടിയും നിങ്ങളുടേത്. വഴിത്താരയും നടപ്പാതയും പെരുവഴിയും പോക്കുവരവുകളും നിങ്ങൾക്കുള്ളത്, ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ജലത്തിലെ സകലമത്സ്യങ്ങളും നിങ്ങളുടേത്. കാമ്യമായ സകലപൂക്കളും, കായും കനിയുമുള്ള സകലപെണ്ണുങ്ങളും നിങ്ങളുടേത്. പോരാത്തതിനു ബാക്കി വല്ലതുമുണ്ടെങ്കിൽ അതു ദൈവങ്ങളും പങ്കുവെച്ചുകഴിഞ്ഞു. പുലരിയും മദ്ധ്യാഹ്‌നവും അസ്തമയങ്ങളും രാത്രിയും നിലാവും നിങ്ങളുടേത്. വാഹനങ്ങളായ വാഹനങ്ങളും തെരുവുകളും നിങ്ങൾക്ക്, അഞ്ചലാപ്പീസ്സുമുതൽ പണ്ടേ അടുത്തൂൺ പറ്റിയ കോടതിയും നിയമസഭകളും നിങ്ങളുടേത്. അരങ്ങും അണിയറയും വീടും അതിൻറെ ഉമ്മറവും നടുത്തളവും അറയും പത്തായവും സകല താക്കോലും നിങ്ങൾക്ക്. വടിയും വാളുംകുന്തവും കത്തിയും തോക്കും നിങ്ങൾക്കവകാശം." "എവിടെയാണു ( ഞങ്ങൾക്കുള്ള ) എനിക്കുള്ളയിടം? അടുക്കള ?... അരകല്ല്, അലക്കുകല്ല്, ഓവറ, ചാവുമണക്കും പേറ്ററ ,അവിടെ പെറ്റുകൂട്ടുവാൻ ഒന്നല്ലെങ്കിൽ മറ്റൊരു യന്ത്രം .പോറ്റിയെടുക്കുവാനും, പോറ്റിയതിനെയോർത്തു നെഞ്ചുപൊട്ടുവാനുമൊരു കാസരോഗി, ഇവിടെ എവിടെയായിരിക്കും ഞാൻ ? അപ്പോഴൊക്കെ എവിടെയായിരിക്കും നിങ്ങൾ ? വിവാഹത്തിനു പ്രായമായി, വീട്ടുകാർ നിർബന്ധിക്കുന്നു. എന്നുള്ളതൊന്നുമല്ല നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ്, എന്തിനൊരു വിവാഹമെന്ന്‌ ആലോചിക്കുന്നത്. ജീവിതത്തിലെ സകലകാര്യത്തിലും തുല്യതയിലും സമഭാവനയിലും കുറഞ്ഞതൊന്നും എനിക്കു സ്വീകാര്യമല്ല. "എല്ലാ ഉത്തരവാദിത്വവും പരസ്‌പരം ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ ?ഏണിങ്സിനെക്കുറിച്ചല്ല,എക്സ്പെൻസിനെക്കുറിച്ചുമല്ല വീടാവശ്യപ്പെടുന്ന അദ്ധ്വാനം തുല്യമായി ഏറ്റെടുക്കുമോ? അതല്ല, സ്ത്രീ ധനലക്ഷ്മിയാണെന്നും കാമധേനുവാണെന്നും, കച്ചവടക്കപ്പൽപോലെ അവളെല്ലാവർക്കുമുള്ളതു കരുതുമെന്നും, കെടാവിളക്കാണെന്നും,കെട്ടിടം വീടാക്കുന്നതു സ്ത്രീകളാണെന്നും, മറ്റുമുള്ള പഴയപല്ലവി പാടിയിരിക്കുമോ? "അന്ധവിശ്വാസവും അനാചാരങ്ങളും മാറാലകെട്ടിയ വെളിച്ചം വിലങ്ങാത്തയറകളിൽ ആജീവനാന്തം വവ്വാലിനെപ്പോലെ പഴയയുത്തരങ്ങളിൽ തലകീഴായ്ക്കിടന്നു കാലം കഴിക്കുമോ?അതിനിരകളായി, അല്ലെങ്കിൽ ബലിച്ചോറായി ,വെണ്ണീറടിയണമോ ? അതിനിടയിൽ വെളിപാടുകൊണ്ടു ജ്ഞാനിയാകണെമെന്നു തോന്നുമ്പോഴോ, വൈരാഗിയാണെന്നു കണ്ടെത്തുമ്പോഴോ, ഒരുവാക്കുപോലും പറയാതെ ഭീരുവിനെപ്പോലെ, ഉറക്കത്തിലുപേക്ഷിച്ചുപോകുവോളം മനസ്സുകഠിനമാക്കി കൂടെപുലരുമോ?ഒരിക്കലും കടന്നുചെല്ലാനാവാത്ത ദുർഗ്ഗമായി നിലകൊള്ളുമോ ? പരിസരങ്ങൾക്കനുസരിച്ചു നിറം മാറുന്ന ഓന്തുകളെപ്പോലെ മോതിരം കളഞ്ഞുപോയെന്നപേരിൽ ഓർമ്മകളെയും ഉരിഞ്ഞുകളയുമോ ?" "നോക്കു... സെക്ഷ്വലി ഞാൻ ആക്ടിവേറ്റടല്ല. അഥവാ ഞാൻ വെർജിനാണ്, അത് പുരുഷൻ കെട്ടിപ്പൊക്കിയ കന്യകാത്വത്തെ ഘോഷിക്കാനല്ല. പുനഃ പ്രതിഷ്ഠിക്കാനുമല്ല, വ്യക്തിജീവിതത്തിൽ,വിശ്വസ്തയായി എന്നെത്തന്നെ എങ്ങനെയൊരുക്കിയെടുത്തുയെന്നു സൂചിപ്പിക്കാനാണ്. ജീവിതത്തിൽ നിങ്ങൾ അങ്ങനെയാണോയെന്നു ഞാൻ ചോദിക്കില്ല. പക്ഷെ മനസ്സാക്ഷിയെ വഞ്ചിക്കുകയും അവനവനോടു നുണപറയുകയും ചെയ്യുന്നൊരാളെ ഒരു കാര്യത്തിലും സ്വീകാര്യമല്ല. അവിടെ നിങ്ങളാരാണെന്നു സ്വയം കണ്ടത്തെണം." "എനിക്കറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏതെങ്കിലും സ്ത്രീയോട്, ഏതു പ്രായത്തിലുള്ളവരുമാകട്ടെ, വാക്കുകളാലോ പ്രവർത്തിയാലോ അപമര്യദയായി പെരുമാറിയിട്ടുണ്ടോ? സെക്ഷ്വലി ആരെയെങ്കിലും ഹരാസ്സ് ചെയ്‌തിട്ടുണ്ടോ, ഉണ്ടെങ്കിൽ അങ്ങനൊരാളെ നമുക്കുപഥ്യമല്ല. എൻറെ പങ്കാളി ഏതവസ്ഥയിലും, സ്ത്രീകളെ മാനിക്കുന്നവനും കരുതുന്നവനും ആകണമെന്നെനിക്കു നിർബ്ബദ്ധമുണ്ട്. ഒരു മകനുണ്ടായാൽ അവനുമങ്ങനെയായിരിക്കണം. എൻറെ അച്ഛനും സഹോദരനും അങ്ങനെയല്ലെങ്കിൽ എനിക്കിതു നിങ്ങളോടു പറയുവാനാകുമായിരുന്നില്ല. അവരുടെ മുറിയിൽ മുട്ടി അനുമതിചോദിച്ചശേഷം ഞാനകത്തു ചെല്ലുന്നു, എനിക്കുള്ളയിടങ്ങളിലേക്കവരും അങ്ങനെയേ വരൂ. ഞാനവരുടെയെല്ലാം മടിയിലിരിക്കും, അവർക്കിടയിൽ നിർഭയം കിടന്നുറങ്ങും,ചുംബിക്കുകയോ ഹഗ്ഗ് ചെയ്യുകയോ ചെയ്യും, ഞാനവരെ സ്നേഹിക്കുന്നു, അതിലധികം അവരെന്നെയും എൻറെ ശരീരത്തെയും സൂക്ഷിക്കുന്നു. അങ്ങനെയുള്ളൊരച്ഛനെ,അമ്മയെയും സഹോദരനെയും സിസ്റ്റേഴ്‌സിനെയും സ്നേഹിക്കാൻ മാത്രമിടമുള്ളോരു വീടും തരാനാവുമോ? അതിൽ കുറഞ്ഞൊന്നുമെനിക്കു സ്വീകാര്യമല്ല. അച്ഛനമ്മമാരുടെ പേരിലല്ല, അക്രമത്തിലും അനീതിയിലും സ്വരൂപിച്ചതുമല്ല, സ്വന്തം നെറ്റിയിലെ വിയർപ്പുകൊണ്ടു ആഹാരംകരുതുന്നവനും, പ്രതിസന്ധിയിൽ ചുമൽ തരുന്നവനും ഏതു മരുഭൂമിയും വരൾച്ചയും മഞ്ഞുകാലവും വഹിക്കാൻ പീഠഭൂമിപോലെ വിശാലമായ നെഞ്ചുള്ളവനും, കരുണയാൽ കണ്ണുകളീറനണിയുന്നവനും പ്രാണൻ വേറിടുവോളം സത്യസന്ധനും ധീരനും അഭിമാനിയുമായിരിക്കണം എൻറെ പുരുഷൻ. സ്നേഹത്താൽമാത്രം കരകവിഞ്ഞൊഴുകുന്ന അവനെ കണ്ടിട്ട്, ഇയാളിൽ നിന്നൊരു കുഞ്ഞിനെയെനിക്കുവേണമെന്നു കൊതിക്കണം, അയാളിൽനിന്നേ ദാഹത്തോട ഗർഭം ധരിക്കാനും,മുഴുവേദനയോടെ പെറ്റുപെരുകാനുമാകൂ. അയാളുടെ കരുതലിനോടൊപ്പം ഭൂമിയിൽ പടരാനുമാഗ്രഹിക്കുന്നു. പാരമ്പര്യം, പദവി, അഭിമാനം, കുടുംബം, ഗർഭധാരണം, കുഞ്ഞുങ്ങളുടെ പരിപാലനം, ഇവയുടെ പേരിലൊന്നും ജോലിവിടുകയോ, ആയുസ്സുള്ളിടത്തോളം ജോലിചെയ്യാതിരിക്കുകയോ സാധ്യമല്ല. നേടിയ വിദ്യാഭ്യാസവും സ്വന്തശേഷിയും തരിശിടാനാവില്ല. അതുകൊണ്ടാണു പറഞ്ഞത്,വീടും അടുക്കളയുമടക്കം ശ്രദ്ധിക്കപ്പെടാതെ പോകുന്ന, സംസ്ക്കാരവും കരുതലുമുള്ള തലമുറകളെ വാർത്തെടുക്കുന്ന പേരന്റിങ് വരെയുള്ള വലിയൊരു അദ്ധ്വാനമേഖലയുണ്ട്, അതേറ്റെടുക്കാൻ ഏതവസ്ഥയിലും തുല്യമായി നിർവ്വഹിക്കുവാൻ മനസ്സുണ്ടാവുമോ ? അതിനുവേണ്ട ത്യാഗമനോഭാവം ഒരുനിമിഷംകൊണ്ടു നേടാവുന്നതല്ല, ആർജ്ജിതവിവേകവും നിരുപാധിക സ്‌നേഹവുമാണതിൻറെ വിത്തും വളവും. ശരിക്കും അതൊരു കൃഷിയാണ്. കൃഷിയെ നാം സംസ്‍കാരം എന്നുപറയുന്നതു വെറുതെയല്ല. വയൽ തനിയെയുണ്ടാകുന്നില്ല,ഞവരി കണ്ടെത്തി ചവിട്ടിക്കുഴച്ചുചാലിച്ചുണ്ടാക്കേണ്ടതാണ്. എളുപ്പമല്ലത്. കുശവനും അങ്ങനെയാണ്, ചവിട്ടിക്കുഴയ്ക്കപ്പെട്ടുമെനഞ്ഞതു വെന്തുപാകമാകുമ്പോൾ മാത്രം ഒരു മൺപാത്രമുണ്ടാകുന്നു. ആർക്കുമുന്നിലും ഒരു മാനപത്രം, ഒരുമുട്ടാളനതുടച്ചുകളയുകയെളുപ്പമാണ്. ജീവിതമായാലും.''-കൂജയിലിരുന്ന വെള്ളം പകർന്നയാൾക്കു കൊടുത്തുകൊണ്ടവൾ തുടർന്നു. ''നോക്കൂ ....ചിലർക്കാണെങ്കിൽ വിവാഹത്തിൻറെ തലേന്നും അന്നു രാത്രിയും പാർട്ടിവേണം. സന്തോഷത്തിനും സങ്കടത്തിനും ജനനത്തിനും മരണത്തിനുപോലും പിന്നെ കുടിക്കണം. കുടിക്കാതെയോ വലിക്കാതെയോ കഴിയില്ലെന്നതൊരവകാശമാകുന്നു. ശരീരത്തെഎങ്ങനെവേണമെങ്കിലും ധൂർത്തടിക്കാം. എന്നാൽ മറുവശത്തോ? അന്നു രാത്രി പൂമാലയും ചെണ്ടും പുഷ്പപാദുകവുമഴിച്ചുവെച്ച്‌ പിറ്റേന്നുമുതൽ മുറ്റത്തും അടുക്കളയിലും ആലക്കൂട്ടിലും പാടത്തും പറമ്പിലും പുകയിലോ തീയിലോ മഴയിലോ വെയിലിലോ നുരഞ്ഞൊരാൾ ആരുംകേറാമൂലയിലെവിടെങ്കിലും, പിന്നെപ്പിന്നെ അങ്ങനെയൊരാളെ അനാവശ്യമെന്നനിയത്തിയും അമ്മായിയമ്മയും. മണ്ണെണ്ണയോ പെട്രോളോ ഗ്യാസിലിൻഡറോ ഫാനോ വിറകുപുരയോ കിണറോ ചാണകക്കുഴിയോ സെപ്‌റ്റിക്‌ടാങ്കോ കത്തിയോ കൊടുവാളോ സർപ്പദംശനമോ സ്ലോപോയിസ്സനോ വാഹനാപകടമോ! തിന്നുതീരാതെ പച്ചയിറച്ചിയായ് ആർക്കറിയാം നാവിൽ താറുപാച്ചിയ കോമരങ്ങളോ, ദൈവങ്ങളാടുന്നകൂട്ടമോ, വൈദ്യനോ, കണ്ണുകെട്ടിയ കോടതിയോ കാറ്റോ മഴയോ ആരൊന്നു നേരുപറയും ? എന്തുപറ്റിയെന്ന്?" "ഒരുത്തിക്കു ആരു തുണയുണ്ടാവും? എൻറെ മനസും ശരീരവും ജീവിതവും എൻറെതുമാത്രമാണ്. പുരുഷൻറെത് അയാളുടേതുമായിരിക്കട്ടെ, രണ്ടുപേരൊരുമിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തീരുമാനങ്ങളും ചെറുതല്ല. അതിനിടയിൽ സാധ്യാമാകാവുന്ന ആത്മബന്ധത്തെക്കുറിച്ച്,‌ പ്രണയത്തെക്കുറിച്ച്, മനോഹരമായൊരു ജീവിതത്തെക്കുറിച്ച് എനിക്കതിലേറെ പ്രത്യാശയുണ്ട്. മറ്റൊന്നു കൂടി, സ്ത്രീയുടെ മനസ്സും ശരീരവും പ്രകൃതിയുടെ പൂന്തോട്ടമെന്നു ഞാൻ കരുതുന്നു. മറ്റൊന്നിനുനേരെ പുരുഷമനസ്സു ചായുമ്പോഴെ, നൂറുപേരെ ശരീരത്തിൽ ആഘോഷിക്കാൻ,സ്ത്രീക്കു കഴിയും. എന്നിട്ടും ഒരാളെ വിശ്വസിച്ചു സ്നേഹിക്കുന്നത്,ആനന്ദത്തിലും സമാധനത്തിലും പുലരുവാനാണ്‌. സ്വർഗ്ഗമെങ്ങനെ മണ്ണിൽ പണിയണമെന്നറിയുന്നതിനാലാണ്. അതവരുടെ മനസ്സിൻറെ മനോഹാരിതയാണ്. ആത്മാവിൻറെശോഭയും. അവിടെ പുരുഷൻ കാണിക്കുന്ന കരുതലില്ലായ്മയും ഏകാന്തതയും അവഗണനയുമവളെ ആയിരം കോപ്പയിൽനിന്നു മതിവരാതെ കുടിക്കുവാൻ പ്രാപ്തയാക്കും. കടലിലെ കപ്പൽച്ചാലും ആകാശത്തിൽ കഴുകൻറെ ഗതിയുംപോലെ മനസ്സിൻറെ വഴികളോ ഒഴുക്കുകളോ പിന്നീടൊരിക്കലും പുരുഷനു ഗണിക്കാനാവില്ല. ഓർക്കുക, ആനന്ദത്തിൽ അവളോടു മത്സരിച്ചു ജയിക്കാനുമാവില്ല. ബട്ട് നമുക്കു പക്ഷേ മത്സരമേയല്ല ജീവിതം.സോ... ഒന്നുകൂടിയാലോചിക്കു നാം തമ്മിൽ എന്തിനു ഒരുമിച്ചുജീവിക്കണം?''- എല്ലാം പറഞ്ഞുകഴിഞ്ഞെന്നമട്ടിൽ ചുമലിലിരിക്കുന്ന തത്തയെ കൈത്തണ്ടയിൽ വെച്ചു തലോടികൊണ്ടവളയാളുടെ മറുപടി കാത്തു. ''ഓരോകാര്യങ്ങളും സസൂഷ്‌മം കേൾക്കുകയായിരുന്നു. അതെല്ലാം ആധികാരികവും സമഗ്രവുമാണ്. ഇതേക്കുറിച്ചെല്ലാം എനിക്കാലോചിക്കാനുണ്ട്, മാത്രവുമല്ല പേരൻസിനോടും ഇതൊക്കെ ഒന്നുവിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. എന്നിട്ടൊരു തീരുമാനത്തിലെത്തുകയാണെങ്കിൽ അറിയിക്കാം'' ''വൈകിയായാലും അതല്ലേ നല്ലത് ?'' ചിരിച്ചുകൊണ്ട്, എങ്കിലും അനാവശ്യ പ്രതീക്ഷയില്ലാതെയവൾ പറഞ്ഞു. ''ടേക്ക് യുവർ ടൈം''...കാണാമെന്നുപറഞ്ഞയാൾ എഴുന്നേറ്റു, ഒപ്പം അവളും. ''സോ ... എനിക്കൊരുകാര്യവും കൂടിപറയാനുണ്ട്, ഇങ്ങനെയൊരാളെക്കുറിച്ച് എനിക്കാരോടും ഒന്നുമാലോചിക്കാനില്ല, ഇത്രയും വിലയുള്ള മനസ്സിനെ, ഈ 'മനോഹരിയെ' നഷ്ടപ്പെടുത്തിയാൽ, ഇനിയൊരിക്കലുമെനിക്കെന്നെ കണ്ടെത്താനാവുകയില്ല, കുറ തീർത്തുപണിതെടുക്കാനുമാവില്ല. പറഞ്ഞതു പോലെ ജീവിതം ഒരുകൃഷിതന്നെയാണ്. അവിടെ കള കൃഷിചെയ്യേണ്ട. തനിയെമുളച്ചോളും. പക്ഷെ നെല്ലുകൃഷിചെയ്യണം. കളകയറാതെ നോക്കുകയുംവേണം. അതുകൊണ്ടു മറുപടി ചുരുക്കിപ്പറയാം... എനിക്കും സ്‌നേഹിക്കാനൊരാളുവേണം, പരസ്‌പരം സൂക്ഷിക്കുവാനും പ്രണയിക്കുവാനും ഒന്നിക്കാമെന്നു കരുതുന്നു. അനുസരിക്കുന്ന അടിമയോ അറുക്കുന്ന ഉടമയോനമുക്കിടയിലുണ്ടാവുകയില്ല.ആത്മാഭിമാനത്തിലും അന്തസ്സിലും തുല്യതയിൽ കുറഞ്ഞൊന്നും രണ്ടാൾക്കും സ്വീകാര്യമല്ല. ഇയാൾക്കാവശ്യമില്ലാത്തതും വീടിനും നമ്മുടെ അടുക്കളയ്ക്കും ചേരാത്തതൊന്നും എനിക്കും വേണ്ട.ഒരുകാര്യത്തിലും ഒറ്റയ്ക്കാവില്ല തീരുമാനമെടുക്കുക. ആകാവുന്നിടത്തോളം ജോലിചെയ്‌തുമാത്രം ഭക്ഷണം കഴിക്കും. ഉദയവും ആകാശവും അസ്തമയവും നിലാവും രാത്രികളും മഴയും ഒരുമിച്ചുപങ്കിടും. സ്നേഹിക്കാനും നിരന്തരം പോഷിപ്പിക്കാനും നമുക്കൊരു വീട്. പക്ഷെ, നിശ്ചയമായും ഇയാൾക്കെന്നവേണമെന്നുതോന്നും വരെകാത്തിരിക്കും. ധൃതിവേണ്ട, വേണ്ടത്രസമയമെടുക്കു, ആലോചിച്ചൊരു തീരുമാനമെടുത്താൽ മതി.
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | കോടിയേരി മികച്ച ഭരണാധികാരി, ഫെയ്സ് ബുക്ക് കുറിപ്പുമായി ഐ.ജി വിജയൻ Kerala October 2, 2022 | Published by : Express Kerala Network സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരളത്തെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹം ആരായിരുന്നുവെന്നും കോടിയേരിയുടെ മികച്ച പ്രവർത്തനങ്ങൾ ഏതുവിധേനയാണ് കേരളത്തിലെ സാമൂഹിക അന്തരക്ഷത്തിൽ പ്രതിഫലിച്ചതെന്നും ഉൾപ്പെടെയുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത് ഐ ജി പി. വിജയനാണ്. സംസ്ഥാനത്ത് ജനമൈതി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതികള്‍ നടപ്പാക്കുന്നതിനായി അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പിന്തുണയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയായ ചേലമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ മോഷണക്കേസ് ഫലപ്രദമായി പൂര്‍ത്തീകരിക്കുന്നതില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഇടപെടലുകളുമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീപ്തമായ ഓര്‍മ്മ ഭരണാധികാരികള്‍ സഹപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയും മാര്‍ഗദര്‍ശ്ശിയുമായിരിക്കണം. ഈ തത്വം എനിക്ക് ബോധ്യമാക്കി തന്നത് ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ എന്നും സഹപ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടിയും നൂതന ആശയങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് പ്രചോദനവും ആയിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്.പി ആയിരുന്ന എന്നെ 2005-ല്‍ നഗരത്തിലെ ഗുണ്ടകളെ നിയന്ത്രിക്കണം എന്ന നിര്‍ദേശത്തോടെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയി നിയമിക്കുന്നത്. സഹപ്രവര്‍ത്തകരുടെ സഹകരണവും, ഒപ്പം ഷാഡോ പോലീസിംഗ് എന്ന നൂതന ആശയത്തിലൂടെയും കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ കുറച്ചു കൊണ്ട് വരാന്‍ സാധിച്ചു. എന്നാല്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ ക്രമസമാധാന പ്രശ്‌നങ്ങളെ നേരിടാനുള്ള ശാശ്വതമായ പരിഹാരമാണോ എന്ന ചോദ്യം ബാക്കി വന്നു. അതിന് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവരുടെ പങ്കാളിത്തവും പൂര്‍ണ്ണ സഹകരണവും അനിവാര്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ റെസിഡന്റ്സ് അസ്സോസിയേഷനുകളെ ഒരുമിച്ചു കൊണ്ടുവന്ന് അവരും പോലീസുമായി എല്ലാ മാസവും സ്ഥിരമായി കൂടിയിരുന്നു പരസ്പരം സംവദിക്കുന്ന ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ സാധിച്ചു. അങ്ങോട്ടുമിങ്ങോട്ടും പഴി ചാരാനല്ല, മറിച്ചു പരസ്പര സഹകരണം വര്‍ദ്ധിപ്പിച്ചു നഗരത്തിലെ ജനജീവിതത്തില്‍ ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതായിരുന്നു ഈ ചര്‍ച്ചകളുടെ ലക്ഷ്യം. അതോടൊപ്പം, നിലവിലുള്ള എല്ലാ ക്രിമിനലുകളെയും ജയിലില്‍ അടച്ചാല്‍ പിന്നെ നഗരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ല എന്നത് ഒരു മിഥ്യാധാരണയാണെന്ന് ആദ്യമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പുതിയ ക്രിമിനലുകളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതെയാക്കാനും കുട്ടികള്‍ ക്രിമിനലുകളുടെ അടുത്ത തലമുറയായി വളര്‍ന്ന് വരാതെയിരിക്കാനും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധവും ധാരണയും അനിവാര്യമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ നയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ‘ജനകീയം 2006’ എന്ന പേരില്‍ ഒരു പൊതുജന-വിദ്യാര്‍ത്ഥി കൂട്ടായ്മ കേരള പോലീസ് സംഘടിപ്പിച്ചത്. കൊച്ചി നഗരഹൃദയത്തിലെ ടൗണ്‍ ഹാളില്‍ വച്ചാണ് ഈ പരിപാടി. ഹാളിന്റെ താഴത്തെ നിലയില്‍ നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി സംവേദനവും, മുകളിലത്തെ നിലയില്‍ നഗരത്തിലെ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത കുട്ടികളുമായി പോലീസ് നടത്തുന്ന സംവാദവും എന്ന രീതിയിലായിരുന്നു ഇത് സംഘടിപ്പിച്ചത്. ജനങ്ങളും പോലിസും പരസ്പര സഹകരണത്തോടെ ചേര്‍ന്ന് അന്ന് സൃഷ്ടിച്ച സുരക്ഷാ വലയത്തിലെ ഒരു സുപ്രധാന കണ്ണി അപ്പോഴേക്കും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണന്‍ സര്‍ ആയിരുന്നു. അന്നത്തെ ജനകീയം പരിപാടിയുടെ ശരിയായ അന്തഃസത്ത ഉള്‍കൊണ്ട അദ്ദേഹം മുന്നോട്ട് പോയി നടപ്പിലാക്കിയതാണ് ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ച ജനമൈത്രി സുരക്ഷാ പദ്ധതി എന്ന കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി. അതേസമയം, ടൗണ്‍ ഹാളില്‍ നടന്ന സംവാദം അവസാനിച്ചത് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ക്രിയാത്മകമായ ഇടപെടലിന് ഒരു സുസ്ഥിര വേദി വേണമെന്ന നിര്‍ദേശത്തോടെയാണ്. അതിന് ശേഷം ബറ്റാലിയന്‍ കമ്മാന്‍ഡന്റ് ആയും, പിന്നീട് മലപ്പുറം എസ്പി ആയും പോകുമ്പോഴും ഈ ചോദ്യം തന്നെയാണ് എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ എങ്ങനെ ഒരു സംവേദന വേദി സൃഷ്ടിക്കാം, സ്വമേധയാ നിയമ അനുസരിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ കുട്ടികളില്‍ എന്ത് സാമൂഹ്യ നിക്ഷേപമാണ് നടത്തേണ്ടത് എന്നതായിരുന്നു എന്റെ സംശയങ്ങള്‍. അത്തരം ചിന്തകളില്‍ നിന്ന് ഉയര്‍ന്ന വന്ന ആശയങ്ങളെ ഉള്‍പ്പെടുത്തി ഒരു രണ്ടു പേജുള്ള പ്രൊപോസല്‍ ഞാന്‍ കോടിയേരി സാറിന് മുന്നില്‍ അവതരിപ്പിച്ചു. അത് വായിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു, പേപ്പറില്‍ ഉള്ളത് നന്നായിട്ടുണ്ട്, പക്ഷെ ഇത് പ്രാവര്‍ത്തികമാക്കി കാണിക്കണം. അപ്പോഴേക്കും എനിക്ക് എറണാകുളം റൂറല്‍ ജില്ലയിലേക്ക് സ്ഥലം മാറ്റമായി. ഞാന്‍ അവിടെ ഇരിഞ്ഞോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും കോലഞ്ചേരി സെയിന്റ് പീറ്റേഴ്‌സ് സ്‌കൂളിലും അദ്ധ്യാപകരുടെ സഹകരണത്തോടെ ഈ പദ്ധതിയുടെ ഒരു മാതൃക നടപ്പിലാക്കി. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന പ്രതിസന്ധികള്‍ സമയാസമയത്ത് കോടിയേരി സാറിനെ അറിയിച്ചുകൊണ്ടിരുന്നു. അതൊന്നും വകവെയ്ക്കേണ്ടതില്ല, പരീക്ഷണം നടക്കട്ടെയെന്നാണ് അദ്ദേഹം അപ്പോഴൊക്കെ പ്രതികരിച്ചത്. അതിന് ശേഷമാണ് അമ്പലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഈ പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയത്. അപ്പോഴൊക്കെ NSS കോഓര്‍ഡിനേറ്റര്‍ ആയ E. ഫാസില്‍ എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു. 2010-ല്‍ കോഴിക്കോട് വച്ച് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അന്നത്തെ കോഴിക്കോട് കമ്മീഷണര്‍ ആയിരുന്ന ശ്രീ. എസ് ശ്രീജിത്ത് IPSന്റെ കൂടി നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നടത്തിയ പ്രവര്‍ത്തനം ആ പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ആഭ്യന്തര മന്ത്രിയായ കോടിയേരി സാറിനെ കൂടുതല്‍ ബോധ്യപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സര്‍, ഡിജിപി ജേക്കബ് പുന്നൂസ് കജട, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കഅട, ഹോം സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത ഒരു മീറ്റിംഗില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി എന്താണെന്ന് വിശദീകരിക്കാന്‍ നിര്‍ദേശിച്ചു. അന്ന് ഞാന്‍ അവതരിപ്പിച്ച പ്രസന്റേഷനെ തുടര്‍ന്ന് ജയകുമാര്‍ സര്‍ ചെയര്‍മാനായും ജേക്കബ് പുന്നൂസ് സാറും ഞാനും ഒക്കെ അടങ്ങുന്ന ഒരു കമ്മിറ്റി എസ്പിസിയുടെ കരട് രേഖ തയ്യാറാക്കാന്‍ രൂപീകരിക്കുകയുമുണ്ടായി. കരട് രേഖയുടെ അടിസ്ഥാനത്തില്‍ ഒരു ഗവണ്മെന്റ് ഓര്‍ഡര്‍ ഇറങ്ങിയെങ്കിലും, കോടിയേരി സര്‍ എന്നോട് പറഞ്ഞു G.O ഇറങ്ങിയത് കൊണ്ട് മാത്രം കാര്യമില്ല, ഇത് നടപ്പാക്കാനുള്ള പദ്ധതി വേണം എന്ന്. അതിന്റെ തുടര്‍ന്ന് ഇതേ രീതിയില്‍ തന്നെ വിദ്യാഭാസ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ഹോം സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവര്‍ ഒരുമിച്ചു വന്ന ഒരു മീറ്റിംഗ് വിളിക്കുകയും ഈ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അതിന് വേണ്ട സൗകര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത് നടപ്പാക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് 2010 ഒക്ടോബര്‍ രണ്ടാം തീയതി, കോഴിക്കോട് വച്ച് ആയിരക്കണക്കിന് കേഡറ്റുകളുടെയും അധ്യാപകരുടെയും പൊതുജനത്തിന്റേയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സര്‍ അധ്യക്ഷനായ ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ സര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി ഔപചാരികമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കേരളം ലോകത്തിന് സമര്‍പ്പിച്ച മാതൃകാപരമായ യുവജന പരിവര്‍ത്തന പദ്ധതിയുടെ തുടക്കം അതായിരുന്നു. അതില്‍ കോടിയേരി സാറിന്റെ പങ്ക് നിസ്തുലമായിരുന്നു. മറ്റൊരു കാര്യം ഓര്‍മ്മ വരുന്നത്, ഞാന്‍ മലപ്പുറം എസ്.പി ആയിരിക്കുമ്പോഴാണ് അന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ച ചേലമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നടന്നത്. ഒരു തുമ്പും ബാക്കി വയ്ക്കാതെ 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും നഷ്ടമായ കവര്‍ച്ചയ്ക്ക് മുന്നില്‍ പോലീസ് സേന മുഴുവന്‍ സ്തബ്ധരായി നിന്നുപോയി. അന്വേഷണം എങ്ങും എത്താതെയായി. എന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു എങ്കിലും അവരുടെ കഴിവിനും അപ്പുറത്തായിരുന്നു ഈ കേസ്. അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചു കോടിയേരി സാര്‍ വിളിക്കുമ്പോഴെല്ലാം നിരാശയില്‍ നിന്നിരുന്ന എന്നോട്, അതെല്ലാം കിട്ടും അന്വേഷണം തുടരട്ടെ എന്ന പ്രോത്സാഹമാണ് കിട്ടിയത്. കേസിന്റെ ഇടയ്ക്ക് അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിക്രമനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റമായി. ഒരു ജൂനിയര്‍ എസ്.പി ആയിരുന്ന ഞാന്‍ കോടിയേരി സാറിനെ ഫോണില്‍ വിളിച്ചിട്ടു വിക്രമനെ അന്വേഷണ സംഘത്തില്‍ വേണ്ടുന്നതിന്റെ കാരണം ബോധിപ്പിച്ചു. തുടര്‍ന്ന് വിക്രമനെ തേഞ്ഞിപ്പാലം പരിധിയിലുള്ള തിരൂരങ്ങാടി സ്റ്റേഷനില്‍ സി.ഐയായി മാറ്റം കിട്ടി. അങ്ങനെ ഞങ്ങള്‍ അന്വേഷണ സംഘത്തെ കൂടുതല്‍ ശക്തിപ്പെടുത്തി, കേവലം 56 ദിവസം കൊണ്ട് പ്രതികളെ പിടിച്ചു. ഈ സംഘത്തിലെ ഷൗക്കത്തലി, മോഹനചന്ദ്രന്‍ തുടങ്ങി ഓരോ ഉദ്യോഗസ്ഥനും അവരുടെ സര്‍വീസിലെ ഏറ്റവും അഭിമാനകരമായ അന്വേഷണമായിരുന്നു അത്. ഏതാണ്ട് മുപ്പതിലധികം സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളും ഇതര സാമൂഹ്യ സംഘടനകളും സ്വീകരണം നല്‍കി. അതില്‍ പത്തില്‍ അധികം സ്ഥലങ്ങളില്‍ ആഭ്യന്തര മന്ത്രി കോടിയേരി സര്‍ പങ്കെടുത്തു. അതുമാത്രമല്ല, കുട്ടികളുടെ സ്വഭാവ വൈകല്യങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞു അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന ഔര്‍ റെസ്‌പോണ്‌സിബിലിറ്റി ടു ചില്‍ഡ്രന്‍ (Our Responsibiltiy to Children) അഥവാ ഒ.ആര്‍.സി പോലുള്ള സാമൂഹ്യ പരിവര്‍ത്തന പദ്ധതികളുടെ ആശയം ഞാന്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിലാക്കാന്‍ വേണ്ടുന്ന നേതൃത്വം നല്‍കുകയും അദ്ദേഹം എന്നും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ കോടിയേരി സര്‍ തന്നെയാണ് ഛഞഇയുടെ ഉത്ഘാടനവും കോഴിക്കോട് വച്ച് നടത്തിയത്. പിന്നീട് എപ്പോള്‍ കാണുമ്പോഴും അദ്ദേഹം ഈ പദ്ധതികളുടെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും വേണ്ട ഉപദേശങ്ങള്‍ തരികയും ചെയ്തിരുന്നു. ഒരു പക്ഷേ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെക്കാള്‍ നമ്മുടെ സാമൂഹ്യവസ്ഥയ്ക്ക് ആവശ്യം ORC പദ്ധതിയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത് ഉദ്ദേശിച്ച രീതിയില്‍ വികസിച്ചു വരാത്തതിലുള്ള വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്നും ഉണ്ടായിരുന്നു.കോടിയേരി സാറിന്റെ അവസാനത്തെ പത്രസമ്മേളനം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയും ക്ഷീണവും വ്യക്തമായിരുന്നു. അന്ന് അദ്ദേഹത്തെ കാണാന്‍ അനുവാദം ചോദിച്ചു ഞാന്‍ വിളിച്ചപ്പോള്‍, നിങ്ങളെ കാണുന്നത് എനിക്ക് വളരെ സന്തോഷമാണെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ താമസസ്ഥലത്തു എത്തിയ ഞാന്‍ ഏതാണ്ട് ഒരു മണിക്കൂറോളമാണ് പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു ചിലവഴിച്ചത്. ആ കൂടിക്കാഴ്ച ഞങ്ങള്‍ രണ്ടുപേര്‍ക്കും വളരെ സന്തോഷം തന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. എനിക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തതയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ച ആ മഹദ്വ്യക്തിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലി. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമായ DreamFolks Services Ltd-ന്റെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ഐപിഒ വിശേഷങ്ങളും കമ്പനിയിലെ നിക്ഷേപ സാധ്യതകളുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. DreamFolks Services Ltd ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമാണ് ഡ്രീംഫ്ലോക്ക്സ് സർവീസസ് ലിമിറ്റഡ്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട എയർപോർട്ട് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലോഞ്ചുകൾ, ഭക്ഷണ പാനീയങ്ങൾ, സ്പാ, എയർപോർട്ട് ട്രാൻസ്ഫർ, ട്രാൻസിറ്റ് ഹോട്ടലുകൾ, ബാഗേജ് ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാനായി കമ്പനി യാത്രക്കാരെ അനുവദിക്കുന്നു. Mastercard, Visa, Diners/Discover, RuPay എന്നീ കാർഡ് ഓപ്പറേറ്റർമ്മാരുമായി കൈകോർത്ത് കൊണ്ടാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ICICI Bank, HDFC Bank, Axis Bank, SBI Cards എന്നീ സുപ്രധാന കാർഡ് വിതരണ സ്ഥാപനങ്ങളുമായും കമ്പനി ചേർന്ന് പ്രവർത്തിക്കുന്നു. ഫാക്ട് 121 രാജ്യങ്ങളിലായി 1,416 ടച്ച് പോയിന്റുകളിലായി വ്യാപിച്ചുകിടക്കുന്ന ആഗോള ശൃംഖല ഡ്രീംഫോൾക്‌സ് സർവീസസിനുണ്ട്. 2022ലെ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 244 ടച്ച് പോയിന്റുകളാണ് ഇന്ത്യയിൽ കമ്പനിക്കുള്ളത്. ഇന്ത്യയിലെ ആഭ്യന്തര ലോഞ്ച് ആക്‌സസ് മാർക്കറ്റിൽ കമ്പനിക്ക് 80 ശതമാനത്തിന്റെ വിപണി വിഹിതമാണുള്ളത്. എയർപോർട്ട് ലോഞ്ചുകളിൽ ആക്സസ് ഉള്ള ആൾ ഇന്ത്യ- ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിപണി വിഹിതത്തിന്റെ 95 ശതമാനം ഡിഎസ്എല്ലിനാണുള്ളത്. എയർപോർട്ട് സർവീസ് അഗ്രഗേറ്റർ വ്യവസായത്തിൽ ആധിപത്യം സ്ഥാപിക്കാൻ അസറ്റ്-ലൈറ്റ് ബിസിനസ് മോഡൽ കമ്പനിയെ ഏറെ സഹായിച്ചു. ഐപിഒ എങ്ങനെ ഓഗസ്റ്റ് 24ന് ആരംഭിച്ച ഐപിഒ ഓഗസ്റ്റ് 26ന് അവസാനിക്കും. ഓഹരി ഒന്നിന് 308- 326 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 562.10 കോടി രൂപ വിലമതിക്കുന്ന 1.72 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 46 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14996 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 598 ഓഹരികൾ അഥവ 13 ലോട്ടുകളാണ്. പ്രൊമോട്ടേഴ്സിനുള്ള ഒരു എക്സിറ്റ് സ്ട്രാറ്റജി എന്ന രീതിയിലാണ് ഐപിഒ നടപ്പിലാക്കുക. ഇതിനൊപ്പം തന്നെ വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോഴുള്ള നേട്ടങ്ങൾ കൈവരിക്കാനും കമ്പനി ആഗ്രഹിക്കുന്നു. ഐപിഒക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 67 ശതമാനമായി കുറയും. സാമ്പത്തിക സ്ഥിതി കൊവിഡ് വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതിന് പിന്നാലെ ഡിഎസ്എല്ലിന്റെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു. 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ വരുമാനം 70.6 ശതമാനം ഇടിഞ്ഞ് 108.11 കോടി രൂപയായി. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി 2022ൽ മെച്ചപ്പെട്ടതായി കാണാം. ലോഞ്ച് ഫീസിൽ നിന്നുള്ള ശരാശരി വരുമാനം 98.55 ശതമാനമാണ്. ഓരോ വർഷവും 90.7 ശതമാനത്തിന്റെ സിഎജിആർ വളർച്ചയും കമ്പനി രേഖപ്പെടുത്തുന്നതായി കാണാം. കമ്പനിക്ക് ഇപ്പോൾ വീണ്ടെടുക്കലിന്റെ പാതയിലാണുള്ളത്. വൈകാതെ തന്നെ കൊവിഡിന് മുമ്പിലത്തെ നിലയിലേക്ക് കമ്പനി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകട സാധ്യതകൾ കാർഡ് നെറ്റ്‌വർക്കുകളുമായും ഇഷ്യൂ ചെയ്യുന്നവരുമായും ഉള്ള ദീർഘകാല ബന്ധത്തെ DSL വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഈ ബന്ധം നിലനിർത്താൻ സാധിക്കാതെ വന്നാൽ കമ്പനിയുടെ ബിസിനസിനെ അത് പ്രതികൂലമായി ബാധിച്ചേക്കും. വിമാനത്താവളങ്ങളിലെ വിവിധ സേവനങ്ങളുടെ ഉപയോഗത്തിൽ നിന്നുമാണ് കമ്പനിക്ക് നേരിട്ട് വരുമാനം ലഭിക്കുന്നതാണ്. വിമാന യാത്രകൾക്ക് ഏതെങ്കിലും തരത്തിലുള്ള വിലക്ക് ഏർപ്പെടുത്തിയാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും. കമ്പനിയുടെ വരുമാനം 5 പ്രധാന ക്ലയിന്റുകളെ ആശ്രയിച്ചാണുള്ളത്. ഇവർ ഇടപാട് നിർത്തലാക്കിയാൽഅത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കും. എയർപോർട്ട് ലോഞ്ച് ഓപ്പറേറ്റർമാർക്ക് കാർഡ് നെറ്റ്‌വർക്കുകളുമായും വിതരണക്കാരുമായും നേരിട്ട് പങ്കാളികളാകാം. ഇങ്ങനെ സംഭവിച്ചാലും കമ്പനിക്ക് അത് തിരിച്ചടിയായേക്കും. ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ ഇക്വിറസ് ക്യാപിറ്റൽ, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റർ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങൾക്കും, 15 ശതമാനം നിക്ഷേപ ഇതര സ്ഥാപനങ്ങൾക്കും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി മാറ്റിവച്ചിരിക്കുന്നു. നിഗമനം കൊവിഡ് വൈറസ് വ്യാപനം ഏവിയേഷൻ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ കൂറെ മാസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കാണാം. അടുത്ത രണ്ട് ദശകങ്ങളിലായി ലോഞ്ചുകളുടെ എണ്ണം 7 ശതമാനത്തിന്റെ സിഎജിആർ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഇന്ത്യയിൽ 54 ഓളം എയർപോർട്ട് ലോഞ്ചുകളാണുള്ളത്. 2040 ഓടെ 204 ആയി ഇത് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഡിഎസ്എൽ ഇതിന്റെ 95 ശതമാനം വിപണി വിഹിതമാണുള്ളത്. ഡിഎസ്എൽ രാജ്യം മുഴുവൻ തങ്ങളുടെ ബിസിനസ് വ്യാപിപിക്കാൻ ശ്രമം നടത്തുന്നു. യുഡാൻ പോലെയുള്ള കേന്ദ്ര സർക്കാർ പദ്ധതികളിൽ നിന്നും നേട്ടം കൊയ്യാനും കമ്പനിക്ക് സാധിച്ചേക്കും. വിപണിയിലെ അവസരം വരും കാലങ്ങളിൽ കൃത്യമായി ഉപയോഗിക്കാൻ കമ്പനിക്ക് കഴിഞ്ഞേക്കും. 62 രൂപ പ്രീമിയത്തിലാണ് ഡിഎസ്എൽ ഓഹരികൾ ഗ്രേമാർക്കറ്റിൽ വ്യാപാരം നടത്തുന്നത്. ഐപിഒക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ പൂർണമായും മനസിലാക്കിയിട്ട് മാത്രം സ്വയം തീരുമാനം എടുക്കുക.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
1889-ൽ മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ റാണിയുടെയും മകനായി അലഹബാദിൽ ജനിച്ച ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രധാനമന്ത്രി മാത്രമായിരുന്നില്ല. ഇന്ത്യയെ കെട്ടുറപ്പോടെ പണിതുയർത്തിയ ആധുനിക ഭാരതത്തിന്റെ ശിൽപിയുമാണ്. മതേതരവും സാഹോദര്യവും ബഹുസ്വരതകളും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാല ഘട്ടത്തിലാണ് നെഹ്‌റുവിനെയും ഗാന്ധിജിയെയും പോലെ ദീർഘദർശികളായ മനുഷ്യർ പ്രസക്തരാകുന്നത്. വർഗീയ ഫാസിസ്റ്റുകൾ ഇവർക്കു നേരെ നിർദാക്ഷിണ്യം അക്രമണം അഴിച്ചുവിടുന്നത് ഇവർ മാതൃകകളാവാൻ കെല്പുള്ളവരായതുകൊണ്ടാണ്. അടിസ്ഥാനരഹിതവും അർ ത്ഥശൂന്യവുമായ വാദങ്ങൾ നിരത്തിെക്കാണ്ടാണ് ഇത്തരം ആദർശധീരരായ മനുഷ്യരെയും അവരുടെ അനുകരണീയമായ മാതൃകകളെയും തമസ്‌കരിക്കാൻ ഫാസിസ്റ്റുകൾ ശ്രദ്ധിക്കുന്നത്. ഗാന്ധിജിക്ക് എതിരായ ഈ വാദങ്ങൾ എതിർക്കാനും തടയാനും തയ്യാറാകുമ്പോൾ നെഹ്‌റുവിനെയും ഇത്തരം ദൂഷകരുടെ വാദമുഖങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള മൗലികമായ ഉത്തരവാദിത്വം നമ്മൾക്കുണ്ട്. കാരണം ആശയപരമായും ഭൗതികവുമായും അദ്ദേഹം ഉയർത്തിത്തന്ന ഒരു മാതൃകയിലും അടിത്തറയിലുമാണ് നമ്മൾ ഇന്ന് നിലനിൽക്കുന്നത്. നെഹ്‌റുവിന്റെ ആശയങ്ങൾ യഥാർത്ഥത്തിൽ ഒരു സംയോജിത ആശയ സംഹിതയായിരുന്നു. ഗാന്ധിയൻ ആശയങ്ങളും അബേദ്കറുടെ ചിന്തകളും മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്തകളും, എന്തിനേറെ സ്റ്റാലിനിസ്റ്റ് ആശയങ്ങളിൽ നിന്നു പോലും ഒരു നവ രാജ്യത്തിന്റെ കെട്ടുപണിക്ക് ഉതകുന്നവയെ സ്വീകരിക്കാനും അല്ലാത്തവയെ നിരാകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നെഹ്‌റുവിനെപ്പറ്റി മനസിലാക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യയെ സാമ്പത്തികമായി പിഴിഞ്ഞെടുക്കുകയും മതസ്പർദ്ധ വളർത്തി പരസ്പരം പോരടിപ്പിച്ച് ഐക്യം എന്ന ആശയത്തെ തകർക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് 23% ലോക സമ്പത്ത് ഇന്ത്യയിലായിരുന്നു. അവരുടെ 200 കൊല്ലത്തെ ഭരണത്തിനു ശേഷം അത് 3% ആയി കുറഞ്ഞു. അതിൽ നിന്നുതന്നെ ചൂഷണത്തിന്റെ യഥാർത്ഥമുഖം വ്യക്തമാണ്. ഘൗലേ എന്ന വാക്ക് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് സ്വീകരിക്കുകയും അവരുടെ ഭാഷയുടെയും ജീവിത ശൈലിയുടെയും ഭാഗമാക്കി അതിനെമാറ്റുകയും ചെയ്തു എന്ന ശശി തരൂരിന്റെ വാദം പ്രശസ്തമാകുന്നതിവിടെയാണ്. 1947-ൽ സ്വതന്ത്ര ഇന്ത്യ പിറന്നപ്പോൾ നമുക്ക് ആശുപത്രികളുണ്ടായിരുന്നില്ല. ആവശ്യമായ വൈദ്യുത ഭക്ഷ്യ സുരക്ഷയില്ലായിരുന്നു. വിദ്യാഭ്യാസം ലഭ്യമായത് ഒരു ന്യൂനപക്ഷത്തിനു മാത്രമായിരുന്നു. യാത്രാസൗകര്യങ്ങൾ ഏറ്റവും പരിമിതമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകി എന്ന് വീമ്പിളക്കുന്ന നേട്ടങ്ങളെ രണ്ടേ രണ്ട് കാര്യങ്ങളിൽ ഒതുക്കാം. കുറച്ച് റെയിൽവേയും കുറച്ച് ബ്രിട്ടീഷ് വാസ്തുവിദ്യ എടുത്ത് കാണിക്കുന്ന കെട്ടിട സമുച്ചയങ്ങളും. (വിദ്യാഭ്യാസ പുരോഗതിക്ക് അല്ലെങ്കിൽ സാർവത്രികമായൊരു വിദ്യാഭ്യാസ പദ്ധതിക്ക് അവർ അടിസ്ഥാനമിട്ടത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്). ഇത്തരത്തിൽ എല്ലാ മേഖലകളിലും വെല്ലുവിളി നേരിട്ടുകൊണ്ടാണ് ഇന്ത്യയുടെ പ്രാഥമിക പ്രധാനമന്ത്രിയായി അദ്ദേഹം ഭരണമേൽക്കുന്നത്. സംസ്ഥാനങ്ങളുടെ രൂപീകരണം മുതൽ ഭരണഘടനയുടെ നിർമാണം വരെ ആ വെല്ലുവിളികൾ നീണ്ടു കിടന്നു. ഇന്ത്യയുടെ സമഗ്രവികസനം പൂർത്തിയാക്കാനായി നെഹ്‌റു ആശ്രയിച്ചത് നാല് ആശയങ്ങളെയാണ്. ഇവയെ സ്വതന്ത്ര ഇന്ത്യ യുടെ നാല് തൂണുകളായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. അവ യഥാക്രമം 1. ജനാധിപത്യം 2. മതേതരത്വം 3. സമ്മിശ്ര സാമ്പത്തിക നയങ്ങൾ 4. ചേരിചേരാനയം എന്നിവയായിരുന്നു. ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിച്ച് അബേദ്കറോടും ജയപ്രകാശ് നാരായണനോടും രാജേന്ദ്രപ്രസാദിനോടും ചേർന്നാണ് അദ്ദേഹം മുന്നോട്ട് പോയത്. പഞ്ചവത്സര പദ്ധതികൾ നെഹ്‌റുവിന്റെ വികസന കാഴ്ചപ്പാടുകളിൽ ആദ്യം പരാമർശിക്കേണ്ടത് പഞ്ചവത്സര പദ്ധതികളാണ്. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയാണിത്. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, കാർഷികം, ജലസേചനം മുതലായ മേഖലകളിൽ ശ്രദ്ധ ചെലുത്തിയാണ് പഞ്ചവത്സര പദ്ധതികൾ നടപ്പാക്കിയത്. ആദ്യ പദ്ധതിക്ക് 2378 കോടി രൂപയാണ് ചെലവഴിച്ചത്. പ്രാഥമിക മേഖലയുടെ വികസനമായിരുന്നു ലക്ഷ്യം. കാർഷിക വികസനമായിരുന്നു പ്രധാന ലക്ഷ്യം. അതിനോട് ചേർന്ന് ജലസേചനം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം, സാമൂഹ്യസേവനം, വ്യവസായം എന്നിവയും നടപ്പാക്കി. ഹാറോഡ്-ഡോമർ (ഒടററമഢഢമബണറ) മാതൃകയിലുള്ള സാമ്പത്തിക വളർച്ചാ പ്രത്യ യശാസ്ത്രമാണ് നെഹ്‌റു സ്വീകരിച്ചത്. അതിൽ ആവശ്യമായ ചില നവീകരണങ്ങൾ അദ്ദേഹം നടപ്പാക്കുകയും ചെയ്തു. ജലസേ ചനത്തിനായി ഏതാനും ചില കനാലുകൾ മാത്രമാണ് സ്വതന്ത്ര ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത്. അതും നീലം, തേയില മുതലായ ബ്രിട്ടീഷുകാർക്ക് ആവശ്യമായ ഉല്പന്നങ്ങൾ വിളയുന്ന തോട്ടങ്ങളിലേക്ക് മാത്രമാണ് ഈ ജലസേചന സൗകര്യം ഉണ്ടായിരുന്നത്. വൈദ്യുതി ആകട്ടെ നഗരങ്ങളിലെ അവരുെട ആഡംബര ബംഗ്ലാവുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. തകർന്നു കിടക്കുന്ന ഒരു കാർഷിക മേഖലയെ രക്ഷിക്കേണ്ടതിനായി ജലസേചനത്തിനും വൈദ്യുതവത്കരണത്തിനും അർഹമായ പ്രധാന്യം ആദ്യ പഞ്ചവത്സര പദ്ധതിയിൽ അതുകൊണ്ടാണ് നെഹ്‌റു നൽകിയത്. ആകെ വകയിരുത്തിയ തുകയുടെ 27.2% ഇതിനുപയോഗിച്ചതും അതുകൊണ്ടാണ്. ഇതിനുവേണ്ടി ലോകോത്തര നിലവാരമുള്ള ഡാമുകൾ ഇന്ത്യയിൽ പണികഴിപ്പിച്ചു. ബക്രാനങ്കൽ ഡാമാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിന്റെ ഉദ്ഘാടന വേളയിൽ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്നാണ് ഈ പദ്ധതികളെ നെഹ്‌റു വിശേഷിപ്പിച്ചത്. 1948-ൽ ഉദ്ഘാടനം ചെയ്ത ഈ ഡാമിന് 741 അടി ഉയരം ഉണ്ടായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗ്രാവിറ്റി ടൈപ്പ് ഡാമുകളിൽ ഒന്നാണ് ഇത്. അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഓറുവില്ലൈ ഡാമിന്റെ ഉയയരം 771 അടിയാണ്. ജലസേചനത്തിനും വൈദ്യുതോല്പാദനത്തിനും പുറമേ സത്‌ലജ്-ബീഡ് നദിയിലെ പ്രളയം തടയാനും ഭക്രാനംഗൽ ഡാം ഉപകരിച്ചു. പത്തു കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്ന ഭക്രാ ഡാം-മംഗൽ ഡാം എന്നിവയെ യോജിപ്പിച്ചാണ് ഭക്രാനംഗൽ ഡാം എന്ന് വിളിക്കുന്നത്. പിൽക്കാലത്ത് ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമായി ഇത് മാറി. ഇന്നും ഹരിയാന, രാജസ്ഥാൻ മേഖലകളിലെ കാർഷിക മേഖലകളിലേക്ക് ജലസേചനം നടത്തുന്നത് ഭക്രാനംഗൽ ഡാമിൽ നിന്നാണ്. ഏതാണ്ട് 10 മില്യൺ ഏക്കറോളം ഭൂമി ഈ ഡാമുകളെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നു. 10 ജനറേറ്ററുകളാണ് ഡാമിന്റെ വൈദ്യുതോല്പാദന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. ജപ്പാന്റെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചവയായിരുന്നു ഇവ. 1325 ഛശ കപ്പാസിറ്റിയാണ് ഈ ഡാമിനുള്ളത്. ഇത്തരം ലോകോത്തര നിലവാരമുള്ള ഒരു ഡാം ബ്രിട്ടീഷുകാർ കൊള്ളയടിച്ച് നശിപ്പിച്ച ഒരു ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു ശേഷം ഒരേ ഒരു വർ ഷം കൊണ്ട് ഉണ്ടായി എന്നത് ചെറിയ ഒരു കാര്യമല്ല. ഒഡീഷ്യയിൽ സ്ഥിതി ചെയ്യുന്ന ഹിരാക്കുഡ് ഡാം ആണ് ജലസേചനത്തിന്റെയും വൈദ്യുത ഉല്പാദനത്തിന്റെയും രംഗത്ത് എടുത്ത് പറയേണ്ട മറ്റൊരു നിർമിതി. ഇന്ത്യയിലെ ഏറ്റവും വലിയ എർത്തേൺ ഡാം ആണിത്. 3475 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷി ഈ ഡാമുകൾക്കുണ്ട്. മഹാനദിയിലെ വെള്ളപ്പൊക്ക കെടുതികൾക്ക് ഒരു ശാശ്വത പരിഹാരം കാണുന്നതോടൊപ്പം ബീഹാറിലേയും (ഇപ്പോൾ ഛത്തി സ്ഗഡ്) ഒറീസയിലെയും മൂന്ന് കോടി ഏക്കർ കൃഷി തോട്ടങ്ങൾ ഈ ഡാമിനെ ആശ്രയിച്ച് നിലനനിൽക്കുന്നു. സംബൽപൂർ, റാബി, ഖാരിഷ്, ബോലൺഗിർ മേഖലകളാണ് പ്രധാനമായും ഈ ഡാമിനെ ആശ്രയിച്ച് നിലനിൽക്കുന്നത്. ഈ ജലസേചന പദ്ധതിയുടെ സഹായത്തോടെ സംബൽപൂർ മേഖല ഇന്ത്യയുടെ നെല്ലറയായി മാറി. ഈ മേഖലയുടെ കാർഷിക ഉല്പാദനത്തിൽ വൻ വർദ്ധനവുണ്ടായി. നെല്ല്, ജോവർ എന്നിവയാണ് പ്രധാനമായും ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. ഈ ഡാമിലെ ജലസേചനത്തെ ആശ്രയിച്ച് ക്ഷീര വികസനവും സംഭവിച്ചിട്ടുണ്ട്. ഡാമിനുവേണ്ടി നിർമിച്ച കൃത്രിമ തടാകത്തിൽ മത്സ്യ കൃഷിയും പുരോഗമിച്ചു. ഒഡീഷ്യയിലേയും ബീഹാറിലേയും വ്യവസായിക മേഖലകളും ആവശ്യമായ ജലത്തിന് ഈ പദ്ധതിയാണ് ആശ്രയിക്കുന്നത്. ദാമോദർ വാലി കോർപറേഷന്റെ തുടക്കമായിരുന്നു എടുത്തു പറയേണ്ട മറ്റൊരു ജലസേചന പുരോഗതി. പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന ഈ കോർപറേഷനു കീഴിൽ പല ചെറുകിട ഡാമുകളും ജലസേചന പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. ഡാമുകളുടെ നിർമാണത്തിലൂടെ രാജ്യം നേരിട്ട പല പ്രതിസന്ധികൾക്കും നെഹ്‌റു പരിഹാരം കണ്ടു. കാർഷികം, ജലസേചനം, വ്യാവസായികം, വൈദ്യതോല്പാദനം എന്നീ മേഖലകളിൽ ഡാമുകൾ നിർണായകമായ പങ്കുവഹിച്ചു. താറുമാറായി കിടന്ന ഈ മേഖലകൾക്ക് ഒരു പുത്തൻ ഉണർവ് നൽകുനന്നതിൽ ഈ പദ്ധതികൾ നിർണായക പങ്കു വഹിച്ചു. സ്വതന്ത്രാനന്തര ഇന്ത്യയുടെ ഉല്പാദനശേഷിയിലും ഇവ നിർണായക പങ്കു വഹിച്ചു. ഇന്ന് വൻകിട ഡാമുകൾ വിമർശനം നേരിടുന്നുണ്ട്. പക്ഷേ സ്വതന്ത്രാനന്തര ഇന്ത്യയിൽ നെഹ്‌റുവിനു മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. കൃഷി താറുമാറായി കിടക്കുകയായിരുന്നു. വൈദ്യുതിയും വളരെ പരിതാപകരമായ നിലയിലായിരുന്നു. ഇത്തരം പല പ്രതിസന്ധികളെയും മറി കടക്കാനുള്ള ഏക മാർഗമായിരുന്നു ഡാമുകളുടെ നിർമാണം. ഇവ ലോകോത്തര നിലവാരത്തിൽ നിർമിക്കാൻ യു.കെ, സോവിയറ്റ് റഷ്യ, ജർമനി മുതലായ രാജ്യങ്ങളുടെ സാമ്പത്തികസഹായവും സാങ്കേതിക വിദ്യാസഹായവും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ഡാമുകളിൽ മിക്കവയുടെയും ടർബൻ പോലെയുള്ള ഉപകരണങ്ങൾ റഷ്യൻ നിർമിതവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ശേഷം കൃഷി താറുമാറായ ഇന്ത്യയിൽ ആദ്യ പഞ്ചവത്സര പദ്ധതിയുടെ മുഴുവൻ തുകയിൽ 31% കാർഷിക മേഖലയിലാണ് വകയിരുത്തിയത്. ഭക്ഷ്യ ധാന്യങ്ങൾ, കരിമ്പ്, എണ്ണക്കുരുക്കൾ, ചണം, പരുത്തി എന്നീ കാർഷിക വിളകളുടെ വികസനമായിരുന്നു ലക്ഷ്യം. ജപ്പാനിൽ നിന്നുള്ള സാങ്കേതിക സഹായത്തോടെയാണ് ഈ കാർഷിക വികസനം യാഥാർത്ഥ്യമായത്. 12 ലക്ഷം ഹെക്ടർ ഭൂമി കൃഷി യോഗ്യമാക്കി മാറ്റാൻ ഈ പദ്ധതികൾ മൂലം സാധിച്ചു. അതിനു പുറമേ ഇത്രയും ഭൂമിയിലേക്ക് വർഷത്തി ലുടനീളം ജലലഭ്യതയും ഉറപ്പു വരുത്തി. ഇന്ത്യയിലെ 90% ഗ്രാമങ്ങളെയും ഏഉൂയ്ക്കും ഋ്രനേും കീഴിൽ നെൽകൃഷി ആരംഭിച്ചു. ഇത്തരം പദ്ധതികൾക്ക് ശേഷം ഭക്ഷ്യവിളകളുടെ ഉല്പാദനം 05.8 മില്യൺ ടണ്ണായി ഉയർന്നു. ലക്ഷ്യം വച്ചതിനേക്കാൾ 4.8 മില്യൺ ടൺ കൂടുതലായിരുന്നു ഉല്പാദനം. അങ്ങനെ കാർഷിക മേഖലക്ക് പുത്തനുണർവുണ്ടായി ഭക്ഷ്യധാന്യ വിളകളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാവുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്നു നിന്ന ചില ഭക്ഷ്യ വിഭവങ്ങളുടെ വില ക്രമാതീതമായി താഴ്ന്നു. കാർഷിക മേഖലയുടെ പുത്തൻ ഉണർവോടെ സ്വയം പര്യാപ്തതയിലൂടെ പട്ടിണിയെ മറികടക്കാൻ സാധിച്ചത് ഒരു ചെറിയ കാര്യമല്ല. കാർഷിക ഉപകരണങ്ങളും രാസവളങ്ങളും ഉല്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ ആരംഭിച്ചതും കാർഷിക വികസനത്തെ സഹായിച്ചു. കാർഷിക മേഖലയ്‌ക്കൊപ്പം വളർന്നുവന്ന ഒരു മേഖലയാണ് പാൽ ഉല്പാദന മേഖല. സ്വതന്ത്രാനന്തരം അഞ്ചു വർഷം കൊണ്ട് പാൽ ഉല്പാദനത്തിലും മികച്ച നേട്ടങ്ങൾ ഇന്ത്യ കൈവരിച്ചു. ബീഹാർ, ഒഡീഷ്യ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്ഷീരവികസന ഫാമുകൾ തുടങ്ങാൻ കർഷകരെ സഹായിച്ചുകൊണ്ട് ഈ മേഖലയെ പരിപോഷിപ്പിക്കുകയാണ് നെഹ്‌റു ചെയ്തത്. ഗതാഗത വികസനം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ അവർ അവരുടെ ആവശ്യാർത്ഥം റെയിൽപാതകളുണ്ടാക്കി. അവയിൽ പലതും ചരക്ക് ഗതാഗതം മാത്രം ലക്ഷ്യം വച്ചായിരുന്നു. നിലമ്പൂരിൽ നിന്ന് തേക്ക് കൊണ്ടുപോവാനും പറമ്പിക്കുളത്ത് നിന്ന് തടി കടത്താനും അവർ നിർമിച്ച പാതകൾ ഉദാഹരണങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം നാല്പതു റെയിൽവേ ലൈനുകളുടെ പണിയാരംഭിക്കുകയും ഇന്ത്യൻ റെയിൽവെ എന്ന ഒറ്റ യൂണിറ്റാക്കി അതിനെ മാറ്റുകയും ചെയ്തു. അതൊരു പൊതുമേഖലാ സ്ഥാപനമായി വളർന്നു വന്നതോടെ ഏറ്റവും വലിയ തൊഴിൽ മേഖലയുമായി. ഏറ്റവും തൊഴിലാളികളുള്ള പൊതു മേഖലയും ഇതുതന്നെയാണ്. 18 ലക്ഷത്തിലധികം ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന യാത്രാ ഉപാധിയും അതു തന്നെയാണ്. ഇന്ത്യയുടെ (ഏഉൂ) വരുമാനത്തിലും വ്യവസായിക മേഖലയിലും വലിയ പങ്ക് വഹിക്കുന്ന ഈ പൊതു മേഖലാ സ്ഥാപനം നെഹ്‌റുവിന്റെ ദീർഘദൃഷ്ടിമൂലമാണ് വികസിച്ചത്. റെയിൽവേ വികസന സമയത്ത് ഉപകരണങ്ങളുടെ ലഭ്യത ഒരു പ്രതിസന്ധി തന്നെയായിരുന്നു. ഇതിനായി ചിത്തരഞ്ജനിൽ ഒരു കോച്ചു ഫാക്ടറി നിർമിച്ചു. ഭാവിയിലും ഇതാവശ്യമാണ് എന്ന യാഥാർത്ഥ്യബോധം നെഹ്‌റുവിന് ഉണ്ടായിരുന്നതിന്റെ ഫലമാണിത്. ഇന്നും ട്രെയിനുകളുടെയും പാതകളുടെയും പല ഭാഗങ്ങളും ഇവിടെ നിർമിക്കുന്നു. റോഡുകൾ നഗരങ്ങളിൽ മാത്രമായിരുന്നു സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത്. ഗ്രാമാന്തരങ്ങളിൽ താരതമ്യേന പരിമിതമായ ഗതാഗത സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ ഗ്രാമങ്ങളുടെ അഞ്ച് മൈൽ ദൂരത്തേക്കെങ്കിലും ഒരു റോഡുണ്ടാകണമെന്ന് നെഹ്‌റു ആഗ്രഹിക്കുകയും ഇതിനായി റോഡുകളും പാലങ്ങളും നിർമിക്കുകയും ചെയ്തു. കാർഷിക ഉല്പന്നങ്ങൾ കർഷകരിൽനിന്ന് വിപണികളിലേക്ക് എത്താൻ ഇത് സഹായകമാവും എന്ന നെഹ്‌റുവിന്റെ ദീർഘദൃഷ്ടിയാണ് റോഡ് വികസനത്തിലൂടെ സാധിച്ചത്. സെൻട്രൽ റോഡ് ഡെവലപ്‌മെ ന്റ്, സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ്, ഇന്റർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് എന്നീ മൂന്ന് ശാഖകളാക്കിയാണ് റോഡുകൾ പണികഴിപ്പിച്ചത്. ആവശ്യമായ പുതിയ റോഡുകൾ പണിയുക, ഉള്ളവയെ പുന:ക്രമീകരിക്കുക, അവയെ പരസ്പരം ബന്ധിപ്പിക്കുക എന്നിങ്ങനെയാണ് റോഡു ഗതാഗത വികസനം നടപ്പിലാക്കിയത്. 407 കോടിയോളം രൂപ ചെലവഴിച്ചാണ് സെൻട്രൽ റോഡ് പോഗ്രാം നടപ്പാക്കിയത്. ഇതിനായി 75 പാലങ്ങളുടെ പണി പൂർത്തീകരിച്ചു. 2500 മൈൽ റോഡുകൾ പുന:ക്രമീകരിച്ചു. ബാൻ നിഹാൽ (ജമ്മു-കാശ്മീർ) അടക്കമുള്ള തുരങ്കങ്ങളുടെ വികസനവും ഇതോടൊപ്പമാണ് നടപ്പാക്കിയത്. പ്രധാന പട്ടണങ്ങളും വ്യവസായ മേഖലകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികൾ പണിത് വ്യവസായ വികസനം സാദ്ധ്യമാക്കി. 600 മൈൽ സംസ്ഥാന റോഡുകളുടെ വികസനത്തിനായി 1260 കോടി രൂപയോളം വകയിരുത്തി. ഈ പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ റോഡുകളിലെ വികസനമാണ് ലക്ഷ്യമിട്ടത്. സംസ്ഥാനങ്ങളോട് റോഡ് ട്രാസ്‌പോർട് കോർപറേഷനുകൾ സ്ഥാപിക്കാനും അവ പൊതുമേഖലയിൽ നിലനിർത്താനും അദ്ദേഹം ശ്രദ്ധ കാണിച്ചു. ആദ്യമായി ഡൽഹിയിലാണ് അത്തരം ഒരു കോർപറേഷൻ നിലവിൽ വന്നത്. ഇവയെല്ലാം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളായി സ്ഥാപിതമായി. ദേശീയ സർക്കാർ വിവിധ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് ഈ പൊതുമേഖലയെ നിലനിർത്തിയത്. ഇന്ന് ഈ റോഡുകൾ ഒക്കെ സ്വകാര്യ മേഖലകൾക്കും കുത്തക കമ്പനികൾക്കും വിട്ടുകൊടുത്തു കഴിഞ്ഞു. ഇഷ്ടം പോലെ ടോളു പിരിച്ചുകൊണ്ട് ആദായമുണ്ടാക്കാനുള്ള ഒരു വഴിയായി അത് മാറുകയാണ്. ജല ഗതാഗതം അന്തർ ദേശീയ ചരക്ക് കൈമാറ്റത്തിനും ദേശീയ ഗതാഗതത്തിനും ഉപകരിക്കും എന്ന തിരിച്ചറിവോടെ ഹാർബറുകളും പോർട്ടുകളും നിർമിച്ചു. കൊച്ചി, ബോംബെ മുതലായവ ഉദാഹരണങ്ങളാണ്. ഇവ പിൽക്കാലത്ത് കയറ്റുമതിയിലും ഇറക്കുമതിയിലും നിർണായക പങ്ക് വഹിച്ചുകൊണ്ട് വൻ വിപ്ലവം സൃഷ്ടിച്ചു. ഇവ പൊതുമേഖലയിൽതന്നെ നിലനിർത്തുകയും ചെയ്തു. ഇവയുടെ നിർമാണ ചുമതല പോലും ഗവൺമെന്റിനു കീഴിലുള്ള നിർമാണ ഏജൻസിക്കായിരുന്നു. പോർട്ടുകൾ പോലെയുള്ള തന്ത്ര പ്രധാന മേഖലകൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്നതാണ് രാജ്യത്തിന്റെ വികസനത്തിനും സുരക്ഷിതത്വത്തിനും ഉത്തമം എന്ന ധാരണ പണ്ഡിറ്റ് നെഹ്‌റുവിനുണ്ടായിരുന്നു. കനാലുകൾ സ്ഥാപിച്ചുകൊണ്ട് അന്തർ ജലഗതാഗത പാതകൾ വികസിപ്പിച്ചു. ഗംഗ, യമുന മേഖലകളിലെ കനാലുകളാണ് ഇങ്ങനെ വികസിപ്പിച്ചത്. വിമാന ഗതാഗതം വികസിപ്പിക്കാനായി എയർപോർട്ടുകളും എയർസ്ട്രിപ്പുകളും പണി കഴിപ്പിച്ചു. ഇവയും പൂർണമായും സർക്കാർ നിയന്ത്രണത്തിലായി രുന്നു. അല്ലെങ്കിൽ അവ ദേശീയ താത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാവുമെന്ന് നെഹ്‌റുവിന് അറിയാമായിരുന്നു. ഇന്ന് വിമാന സർവീസുകൾ സ്വകാര്യകമ്പനികൾ ഏറ്റെടുത്തു കഴിഞ്ഞു. എയർ ഇന്ത്യ പോലും വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇത്തരം സ്വകാര്യ കമ്പനി നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ്. ഒരു കാഴ്ചപ്പാടും ധാരണയും ഇത്തരം കാര്യങ്ങളെപ്പറ്റി ഇല്ലാത്ത വിധത്തിലാണ് നമ്മുടെ ഭരണകർത്താക്കൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നുകൂടി ഓർക്കുമ്പോഴാണ് നെഹ്‌റുവിന് ഇത്തരം കാര്യങ്ങളെപ്പറ്റി ഉണ്ടായിരുന്ന കാഴ്ച പ്പാട് വ്യക്തമാവുകയുള്ളൂ. വിദ്യാഭ്യാസം രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസ നിലവാരം ഉയർത്തേണ്ടതാവശ്യമാണെന്ന് ജവഹർലാൽ നെഹ്‌റുവിന് അറിയാമായിരുന്നു. അത് അദ്ദേഹത്തിനു മുന്നിൽ ഒരു വെല്ലുവിളിയായി തന്നെ നിന്നു. അടിസ്ഥാന വിദ്യാഭ്യാസം മുതൽ യൂണിവേഴ്‌സിറ്റിതലം വരെയുള്ള വിദ്യാഭ്യാസം കുറ്റമറ്റതാക്കാനുള്ള നടപടികളാണ് അദ്ദേഹം ആലോചിച്ചത്. 10 വർഷം കൊണ്ട് 476 കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ചിലവഴിച്ചു. ജനസംഖ്യയിൽ 42 ശതമാനത്തോളം വരുന്ന 6-11 വയസു വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം നൽകിക്കൊണ്ട് അടിസ്ഥാന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. പത്തു ലക്ഷത്തിലധികം സ്‌കൂളുകൾ ആദ്യവർഷം തന്നെ ഇന്ത്യയിൽ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനും പല സ്ഥാപനങ്ങളും ഇന്ത്യയിൽ ആരംഭിച്ചു. ഐ.ഐ.ടി ഖൊരക്പൂർ ഉദാഹരണമാണ്. സ്ത്രീ വിദ്യാഭ്യാസം ഇന്ത്യയിൽ പരിമിതമായിരുന്നു. അതൊരു വെല്ലുവിളിയായി നിലനിൽക്കുകയും ചെയ്തു. അതിനെ മറികടക്കാനായി വ്യാപകമായ ബോധവത്കരണം നടത്തുകയും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും കൂടുകൽ വനിതാ അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തു. ഡിഗ്രി തലത്തിലുള്ള വിദ്യാഭ്യാസത്തിന് 57 കോടി രൂപ വകയിരുത്തി. യൂണിവേഴ്‌സിറ്റി ഗ്രാൻസ് കമ്മീഷൻ (ംഏഇ) നിലവിൽ വന്നു. ലാബുകൾ, ലൈബ്രറികൾ മുതലായവയുടെ ഗുണനിലവാരം ഉയർത്തി. പ്രൊഫഷണൽ വിദ്യാഭ്യാസം നിലവാരം ഉയർത്തേണ്ടത് രാജ്യത്തിനാവശ്യമാണ് എന്ന കാഴ്ചപ്പാടോടെ മെഡിക്കൽ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ഐ.ഐ.ടി ഖൊരക്പൂർ പോലെയുള്ള സ്ഥാപനങ്ങളും ഇതേ കാഴ്ചപ്പാടോടെയാണ് ആരംഭിച്ചത്. ഇവയെല്ലാം നേരിട്ടോ അല്ലാതെയോ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. വിദ്യാഭ്യാസത്തിന് വലിയ ചെലവ് വഹിക്കാവുന്ന ഒരവസ്ഥയിലേക്ക് ഇന്ത്യൻ സമൂഹം മാറിക്കഴിഞ്ഞിട്ടില്ലാത്ത ഒരവസ്ഥയിൽ ഇത് ആവശ്യമായിരുന്നു. ബഹിരാകാശ ഗവേഷണരംഗത്തും, അറ്റോമിക് ഗവേഷണ രംഗത്തും വലിയ ചുവടുവയ്പുകളും നെഹ്‌റുവിന്റെ കാലത്ത് നടപ്പാക്കി. ഐ.എസ്.ആർ.ഒ (എെേു), അറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉദാഹരണങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഏറ്റവും കാഴ്ചപ്പാടോടെ നിലനിൽക്കുന്ന വ്യക്തികളെ നിയമിക്കുന്നതിലും നെഹ്‌റു ശ്രദ്ധ പതിപ്പിച്ചു. ഇന്നും പ്രധാന വിക്ഷേപണങ്ങളും ശാസ്ത്രനേട്ടങ്ങളും ഈ സ്ഥാപനം നമുക്ക് നൽകുന്നുണ്ട്. ഈ സ്ഥാപനങ്ങളത്രയും പൊതുമേഖലയിൽതന്നെ നിലനിർത്തിയതിൽ നെഹ്‌റുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇവ സ്വകാര്യ വ്യക്തികളിലേക്കോ സ്വകാര്യ ഏജൻസികളിലേക്കോ കടന്നുചെന്നാൽ രാജ്യസുരക്ഷയെയും രാജ്യതാത്പര്യത്തെയും ബാധിക്കും എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത്തരം താത്പര്യങ്ങൾ വിദേശരാജ്യങ്ങളുടെ താത്പര്യങ്ങളാവാൻ സാദ്ധ്യതയുണ്ട്. പണമിടപാട് സ്ഥാപനങ്ങളായ ബാങ്കുകൾ പൊതുമേഖലാ സ്ഥാപനങ്ങളായി നിലനിർത്തുകയും സ്വകാര്യ മേഖലയിൽ ഉള്ളവയ്ക്ക് കർശനമായ നിയന്ത്രണവും നിയമവും ഏർപ്പെടുത്തി. രണ്ടാം സാമ്പത്തിക പ്രതിസന്ധി രാജ്യത്താകമാനം അലയടിച്ചപ്പോൾ ഒരു മൂന്നാംലോകരാജ്യമായ ഇന്ത്യ പിടിച്ചുനിൽക്കുകയും അമേരിക്ക പതറിപ്പോവുകയും ചെയ്തത് ഇത്തരം സാമ്പത്തിക അച്ചടക്കം കൊണ്ടായിരുന്നു. ഒരു സുസ്ഥിര സാമ്പത്തികനയം ഉണ്ടാക്കുന്നതിൽ പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, ഗതാഗതം, ആശയ വിനിമയം മുതലായ പൊതുമേഖലാ വിഭാഗങ്ങളെ സ്വകാര്യമേഖലയിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ അവർക്ക് സ്വന്തം ലാഭം മാത്രം ലക്ഷ്യമാവുകയും സേവനം എന്ന അടിസ്ഥാന സ്വഭാവത്തിൽനിന്ന് അവ പിന്തിരിയുകയും ചെയ്യും. പ്രകൃതി വിഭവങ്ങളിന്മേലുള്ള അവകാശം പൂർണമാവുകയും പൊതുമേഖലയിൽ നിലനിർത്തിയത് അവ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്താൽ വൻ ചൂഷണത്തിന് ഇടയാവും എന്ന ഉൾക്കാഴ്ചയോടെയായിരുന്നു. കൽക്കരിപ്പാടങ്ങൾ വിറ്റും ഖനികൾ തീറെഴുതിയും വനങ്ങൾക്കകത്ത് സ്വകാര്യ നിക്ഷേപങ്ങൾ അനുവദിച്ചും ഇവയത്രയും അട്ടിമറിക്കപ്പെടുകയാണ്. ഇവയെ എതിർക്കുന്നവർ രാജ്യദ്രോഹികളും തീവ്രവാദികളുമായി മാറുന്നു. സാമ്പത്തിക നയങ്ങൾ സമ്മിശ്ര സാമ്പത്തിക നയമായിരുന്നു നെഹ്‌റു സ്വീകരിച്ചത്. ഇന്ത്യ സ്വതന്ത്രമാവുന്ന കാലത്ത് രണ്ട് സാമ്പത്തിക നയങ്ങളായിരുന്നു ലോകത്ത് നിലനിന്നത്. ഒന്ന് പൂർണമായും പൊതുമേഖലയെ അടിസ്ഥാനപ്പെടുത്തുന്ന സോഷ്യലിസ്റ്റ് ഇക്കോണമി. റഷ്യയൊക്കെ ഇതായിരുന്നു പിന്തുടർന്നിരുന്നത്. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ പിന്തുടർന്നിരുന്ന പൂർണമായും പ്രൈവറ്റ് മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ക്യാപിറ്റലിസ്റ്റ് ഇക്കോണി. സ്വതന്ത്ര ഇന്ത്യയിൽ ഇവയിൽ ഏത് സ്വീകരിക്കണം എന്നത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. ഒട്ടും സ്വകാര്യമേഖലയെ പ്രവേശിപ്പിക്കാതെ ഇരുന്നാൽ അത് ഏഉൂയെ ബാധിക്കും. പക്ഷേ അവർ ക്ക് അനാവശ്യ സ്വാതന്ത്ര്യം നൽകാനും ആവില്ല. ഈ അവസ്ഥയിലാണ് ഒരു സമ്മിശ്ര സാമ്പത്തിക നയം നെഹ്‌റു സ്വീകരിച്ചത്. സ്വകാര്യമേഖലയ്ക്ക് നെഹ്‌റു ഒട്ടും പ്രാധാന്യം നൽകിയില്ല എന്നും പൂർണമായും സോഷ്യലിസ്റ്റ് ഇക്കോണമി പിന്തുടരുക വഴി ഇന്ത്യയുടെ ഏഉൂയെ തകർത്തു എന്നും ഒരു വാദമുണ്ട്. അത് തികച്ചും പൊള്ളയായ ഒരു വാദമാണ്. കാരണം അന്ന് സ്വകാര്യ മേഖലയിൽ ഒരു വ്യക്തിയോ കമ്പനിയോ അത്രയും മുതൽ മുടക്കാൻ ഇന്ത്യയിൽ ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ടാറ്റാ (TATA) മാത്രമായിരുന്നു. ആ ടാറ്റായുമായി നെഹ്‌റു സഹകരിച്ചിരുന്നു. വ്യവസായ മേഖലയിൽ സ്റ്റീൽ പ്ലാന്റ് തുടങ്ങിയപ്പോൾ ടാറ്റായുടെ ടിസ്‌കോ സ്റ്റീൽ പ്ലാന്റിന് അനുമതി നൽകി. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ എഭഢധടഭ എഭലളധളഴളണ മത ഡേധണഭഡണ (എഎഇേ) ബാംഗ്ലൂർ സ്ഥാപിച്ചത് ടാറ്റയാണ്. ൗടളടഎഭലളധളഴളണ മത എഴഭഢടബണഭളടഫ ണെലണടറഡദ (ൗഎഎ)െ സ്ഥാപിച്ചതും അദ്ദേഹമാണ്. രാജ്യതാത്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന വ്യവസായ പ്രമുഖരുമായി നെഹ്‌റു സഹകരിച്ചു. നെഹ്‌റുവിന്റെ വിദേശ നയങ്ങളെപ്പറ്റിയാണ് ഇനി ചർച്ച ചെയ്യേണ്ടത്. ഇന്ത്യ സ്വതന്ത്രയായ സമയത്ത് ലോകരാജ്യങ്ങൾ രണ്ട് ധ്രുവങ്ങളായി മാറി. ംേേന്റൈ നിയന്ത്രണത്തിലുള്ള ലമഡധടഫധലള വിഭാഗവും ംഅേയുടെ നിയന്ത്രണത്തിലുള്ള ഡടയധളടഫധലള വിഭാഗവും. ഇതിൽ എവിടെ നിൽക്കണം എന്ന് സ്വാഭാവികമായ സംശയമായിരുന്നു. ചേരിചേരാതെ നിൽക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. അങ്ങനെ ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു ചേരിചേരാനയം രൂപംകൊണ്ടു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ചേർന്നു. അന്ന് റഷ്യയ്‌ക്കൊപ്പം ചേർന്നിരുന്നുവെങ്കിൽ ചിതറിപ്പോയ അനേകം രാജ്യങ്ങൾക്കൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥിതിയും. മറിച്ച് അമേരിക്കയ്‌ക്കൊപ്പമായിരുന്നു എങ്കിൽ അവർക്ക് പൂർണമായും വിധേയപ്പെട്ടുകൊണ്ട് മുന്നോട്ട് പോവേണ്ടി വന്നേനെ. അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥപോലെ. ബഹുസ്വരമായൊരു ഭരണഘടന രാജ്യത്തിനുവേണ്ടി നിർമിക്കുന്നതിൽ നെഹ്‌റു ഒരു പ്രധാന പങ്ക് വഹിച്ചു. അംബേദ്കറോടും രാജേന്ദ്രപ്രസാദിനോടും സഹകരിച്ചുകൊണ്ടായിരുന്നു ഇത്. ഇതിൽനിന്ന് വ്യക്തമാവുന്ന ഒരു കാര്യം ഇന്ത്യയുടെ സുസ്ഥിര വികസനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും നെഹ്‌റുവിന്റെ നയങ്ങൾ പിന്തുടരുന്നതാണ് നല്ലത് എന്നതാണ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെയുള്ള ഒന്നാമത്തെ വാദം അതിന്റെ ലക്ഷ്യം അപകടകരമാണ് എന്നതാണ്. അത് നടപ്പാക്കുന്നതിന്റെ ലക്ഷ്യം എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധത്തെ തകർക്കുകയാണെന്ന് മന്ത്രി തന്നെ പ്രസ്താവിച്ചു കഴിഞ്ഞതാണ്. അങ്ങനെ തകർക്കപ്പെടുന്നത് വഴി ഉണ്ടാകാൻ പോകുന്നത് വലിയ സാമൂഹിക ദുരന്തമാണെന്ന് ചരിത്രവും വർത്തമാനവും നമ്മെ പഠിപ്പിക്കുന്നു. ലക്ഷ്യം അപകടകരമാണ്. വലിയ നാശമാണ് അതുകൊണ്ട് സമൂഹത്തിലുണ്ടാവുക; മാനവരാശിയെ തകർക്കാൻ പോന്ന നാശം. എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗിക ബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം തകർക്കപ്പെട്ട ആദ്യത്തെ സമൂഹം സദോം ഗമോറാ ദേശക്കാരായിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങൾ പറയുന്നത് (ഖുർആൻ 7:80-82; ഉൽപത്തി 19:1-26). സ്വവർഗാനുരാഗത്തെ സ്വാഭാവികമായി കരുതുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത അവരെ ദൈവം നശിപ്പിച്ചുവെന്ന വേദങ്ങൾ നൽകുന്ന പാഠം ഹെറ്ററോ നോർമേറ്റീവ് സൊസൈറ്റിയെ തകർത്താൽ ഉണ്ടാകാൻ പോകുന്ന അപകടമെന്താണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. പുരാതന ഗ്രീസിൽ ആർക്കേയിക് കാലം (Archaic Period) എന്നറിയപ്പെടുന്ന, ക്രിസ്തുവിന് 650 വർഷം മുതൽ 480 വർഷം മുമ്പ് വരെയുള്ള കാലത്ത് വ്യാപകമായ രൂപത്തിൽ കൗമാരപ്രായത്തിലെത്തിയ ആൺകുട്ടികളുമായി പ്രായമായവർ നടത്തിയിരുന്ന കൗമാര സ്വവർഗരതി (Pederasty) നിലനിന്നിരുന്നുവെന്ന് ചുമർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി തലയുയർത്തി നിന്നിരുന്ന ഗ്രീക്ക് നാഗരികത തകർന്നതിനുള്ള പല കാരണങ്ങളിലൊന്ന് എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം ഇല്ലാതായതായിരിക്കാം. സ്വവർഗാനുരാഗവും രതിയുമെല്ലാം പുരാതനമായ പല സംസ്കാരങ്ങളിലും നിലനിന്നിരുന്നുവെങ്കിലും അവയിലെല്ലാം അതിന്നെതിരെയുള്ള നിയമങ്ങളും ശക്തമായിരുന്നുവെന്ന് കാണാം. സ്വവർഗരതി നാശത്തിനുള്ള ഹേതുകമാണെന്ന് പൂർവസമൂഹങ്ങളിൽ നിന്ന് പകർന്നുകിട്ടിയ അനുഭവങ്ങൾ പഠിപ്പിച്ചതുകൊണ്ടാവണം അതിനെതിരെയുള്ള കർക്കശമായ നിയമങ്ങൾ സമൂഹത്തിലുണ്ടായത്. സ്വവർഗ്ഗരതിക്കാർക്ക് മരണശിക്ഷയാണ് ബൈബിൾ പഴയനിയമവും (ലേവ്യ: 20:13) ക്രിസ്തുവിന് 149 വർഷങ്ങൾക്ക് മുമ്പ് റോമിൽ നിലനിന്നിരുന്ന ലെക്സ് സ്കാനിനിയ’ നിയമവും ഇസ്‌ലാമിക നിയമവും (തിർമിദി, അബൂദാവൂദ്, ഇബ്നുമാജ) വിധിച്ചിരിക്കുന്നത്. ഇരുന്നൂറ് പണം പിഴയും രണ്ട് വിരലുകൾ മുറിച്ച് മാറ്റലും മൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി നാട് ചുറ്റിക്കലും ജാതിഭ്രഷ്ടമെല്ലാമാണ് മനുസ്മൃതി പ്രകാരമുള്ള ശിക്ഷ (മനുസ്മൃതി 8:369,370; 11:68). എതിർലിംഗത്തിലുള്ളവർ തമ്മിലുള്ള ലൈംഗികതയാണ് സ്വാഭാവികമെന്ന ചിന്ത തകരാതിരിക്കുവാൻ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള നിയമദാതാക്കൾ ശ്രദ്ധിച്ചിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നതാണ് കർക്കശമായ ഈ നിയമങ്ങൾ. അത് തകർന്നാൽ സർവ്വനാശമായിരിക്കുമെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട് സദോം ഗാമോറക്കാരുടെ ചരിത്രം. വർത്തമാനകാലത്തേക്ക് വന്നാൽ, 1969-ലെ സ്റ്റോൺവാൾ കലാപങ്ങൾക്ക് (Stonewall Riots) ശേഷമാണ് അമേരിക്കയിൽ സ്വവർഗാനുരാഗി സംഘങ്ങൾ സജീവമാകുന്നതും അത് അന്താരാഷ്ട്ര തലത്തിൽ തന്നെയുള്ള ജെൻഡർ പൊളിറ്റിക്സിന്റെ പിറവിക്ക് നിമിത്തമാകുന്നതും. ന്യൂയോർക്ക് പട്ടണത്തിനടുത്ത ഗ്രീൻവിച്ച് വില്ലേജിലെ അറിയപ്പെടുന്ന ഗേ ക്ലബ്ബും റസ്റ്റോറന്റുമായിരുന്നു ‘സ്റ്റോൺവാൾ ഇൻ’. അവിടെ ജൂൺ 21-ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തി. അതോടനുബന്ധിച്ചുണ്ടായ കലാപങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. സ്റ്റോൺ വാൾ കലാപങ്ങൾ വഴി സ്വവർഗാനുരാഗികൾ തങ്ങളെ തൊട്ടു കളിച്ചാൽ സർക്കാർ സ്ഥാപനങ്ങളും നിയമ സംവിധാനങ്ങളുമെല്ലാം ആക്രമിക്കപ്പെടുമെന്ന സന്ദേശം നൽകുകയായിരുന്നു. കലാപത്തിന്റെ പരിണിതിയെന്നവണ്ണം, സ്വവർഗാനുരാഗസംഘങ്ങൾ യോജിപ്പിലെത്തി ‘ഗേ ലിബറേഷൻ ഫ്രണ്ട്’ എന്ന ഐക്യവേദി രൂപീകരിക്കുകയുണ്ടായി. പിന്നെ അമേരിക്കയിൽ സ്വവർഗാനുരാഗികളുടെ വിളയാട്ടമായിരുന്നു. ക്രിസ്റ്റഫർ 1998 നവംബർ മാസത്തിലെ ‘ജേർണൽ ഓഫ് സെക്സ് റിസേർച്ച്’ മാഗസിനിൽ എഴുതിയ ലേഖനത്തിൽ പറയുന്നത് ഇങ്ങനെ: “1970കളിലെ ലിബറേഷൻ സ്വവർഗലൈംഗികതയിൽ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവർഗാനുരാഗികൾ കൂടുതലായുള്ള ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻ സിസ്കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപാർട്ട്മെന്റ് ഡയറക്ടർ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അവരുടെ തന്നെ റിപ്പോർട്ടുകൾ പ്രകാരം പല പുരുഷന്മാരും ഒരു വർഷത്തിൽ നിരവധി പേരുമായി ശാരീരികവേഴ്ചയിലേർപ്പെ ടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗിക പങ്കാളികളുള്ളവർ വരെ അവരിലുണ്ടായിരുന്നു. മേൽവിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങൾ വ്യാപകമായി. കുളിമുറികൾ, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിൻമുറികൾ, പുസ്തകശാലകൾ മുതൽ സിനിമാശാലകൾ വരെയുള്ള പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളെല്ലാം സ്വവർഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങൾ പോലെയായി…. 1970-കളുടെ അവസാനം കാണപ്പെട്ട എയിഡ്സ് വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളിൽ ഗുദത്തിലും വായിലുമുണ്ടാകുന്ന ഗൊണേറിയ വർധിച്ചുകൊണ്ടിരുന്നു…” അമേരിക്കയിലെ ‘സെന്റർസ് ഫോർ ഡിസീസ് കൺട്രോളി’ന്റെ (CDC) 2003-ലെ കണക്കുകൾ പ്രകാരം എയ്ഡ്‌സ് രോഗികളിൽ 63 ശതമാനം പുരുഷന്മാർക്കും പ്രസ്തുത രോഗമുണ്ടായിട്ടുള്ളത് സ്വവർഗസംഭോഗം വഴിയാണ്. നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിർവീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകൾ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാൻഫ്രാൻ സിസ്കോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവർഗപ്രണയികൾക്കിടയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15-ന് പുറത്തിറങ്ങിയ ‘സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ’ റിപ്പോർട്ട് ചെയ്യുന്നു. ആന്റിബയോട്ടിക്കുകൾക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതു കൊണ്ടുതന്നെ ഇത് ചികിൽസിച്ചു ഭേദമാക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കൻ ആരോഗ്യവകുപ്പ്. അമേരിക്കയിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന സിഫിലിസും 2000 മുതൽ സ്വവർഗഭോഗികൾക്കിടയിൽ വർധിച്ചുവരികയാണെന്നും ഇന്ന് അവിടെയുള്ള സിഫിലിസ് രോഗികളിൽ 65 ശതമാനവും സ്വവർഗഭോഗികളാണന്നും 2009 ജനുവരി 15-ന് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാൻസർ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം സ്വവർഗാനുരാഗികൾക്കിടയിൽ വളരെ കൂടുതലാണ്. സ്വവർഗഭോഗികൾക്ക് ഗുദത്തിലും വൻ കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തിൽ ഗേ ബവൽ സിൻഡ്രോം (Gay bowel Syndrome) എന്നു വിളിക്കുന്നത് 1976 മുതൽ ഭിഷഗ്വരന്മാർക്കിടയിൽ വ്യാപകമായിരുന്നു. സ്വവർഗാനുരാഗികളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ളവർ അങ്ങനെ പ്രയോഗിക്കുന്നതിൽ നിന്നും മാറിനിൽക്കുവാൻ നിർബന്ധിതമാവുകയാണുണ്ടായത്. സ്വവർഗാനുരാഗികൾക്കുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച് പുതിയ വിവരങ്ങളിൽ പലതും ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ ബോധപൂർവ്വം മറച്ചുവെക്കുകയും അത്തരം വാർത്തകളെ തമസ്കരിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. ‘പ്രൈഡ് പരേഡുകൾ’ എന്നറിയപ്പെട്ട സ്വവർഗാനുരാഗികളുടെ പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത് 1970 ജൂൺ 28-ന് സ്റ്റോൺവാൾ കലാപങ്ങളുടെ വാർഷികദിനത്തിൽ ന്യൂയോർക്ക് സിറ്റിയിൽ വെച്ച് ഗേ ലിബറേഷൻ ഫ്രണ്ട് സംഘടിപ്പിച്ച പരേഡോടു കൂടിയായിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരേഡുകൾ സംഘടിപ്പിക്കപ്പെട്ടു. 2008 സെപ്റ്റംബർ 28-ന് ഞായറാഴ്ച സാൻഫ്രാൻസിസ്കോയിൽ നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കൻ ഫാമിലി അസോസിയേഷൻ ഓഫ് പെൻസിൽവാനിയയുടെ വക്താവ് ഡയാൻഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത്. ‘ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്?’ എന്നാണ്. പൂർണനഗ്നരും അർധനരുമായ ആണും പെണ്ണും ലിംഗങ്ങൾ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തിൽ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവർഗാനുരാഗ സ്വാതന്ത്ര്യത്തിന്റെ പൂർണമായ പ്രകടനം പൊതു സ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണും കാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരൻ പോലും ഈ പരേഡ് കാണുമ്പോൾ ‘ഇത്രയ്ക്കു വേണോ?’ എന്ന് ചോദിച്ചു പോകുന്നു. ഹെറ്ററോ നോർമേറ്റീവിറ്റിയിൽ നിന്ന് രക്ഷപ്പെട്ട സമൂഹത്തിന്റെ ചിത്രമാണിത്. നമ്മുടെ കേരളത്തിന് ഇത് വേണോ എന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ മികവുകളെക്കുറിച്ച് വാചാലരാകുന്നവരോട് ചോദിക്കാനുള്ളത്. 1970-കൾ അമേരിക്കയിലും യൂറോപ്പിലുമെല്ലാമുള്ള സ്വവർഗാനുരാഗികളുടെ വിളയാട്ട കാലമായിരുന്നു. റാലികൾ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയും അവർ ഹെറ്ററോ നോർമേറ്റിവിറ്റിക്കെതിരെ ബോധവൽക്കരിച്ചുകൊണ്ടിരുന്നു. അതോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 1977 ഡിസംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബോസ്കണിലെ കേസ് ആയിരുന്നു ഇക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്ന്. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആൺകുട്ടികളെ ഇരുപത്തിനാല് സ്വവർഗാനുരാഗികൾ ചേർന്ന് നിരവധി തവണ ബലാൽസംഗം ചെയ്തുവെന്നതായിരുന്നു കേസ്, ബലാൽസംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിപ്പിച്ചു കൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുവാൻ സ്വവർഗാനുരാഗസംഘങ്ങൾ ധൃഷ്ടരായി. മുൻ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്യാന്റിന്റെ നേതൃത്വത്തിൽ ‘നമ്മുടെ മക്കളെ രക്ഷിക്കുക’ (Save Our Children) എന്ന തലക്കെട്ടോടെ മാതാപിതാക്കൾക്ക് സ്വവർഗരതിക്കാർക്കെതിരെ ഒരു കാമ്പയിൻ തന്നെ സംഘടിപ്പിക്കേണ്ടിവന്നു. സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കേണ്ടി വന്ന അമേരിക്കൻ മാതാപിതാക്കളുടെ ഗതികേടാണ് ഹെറ്ററോനോർമേറ്റിവിറ്റി തകർക്കപ്പെടുന്നത്തോടെ കേരളത്തിലെ മാതാപിതാക്കൾക്കും ഉണ്ടാകാൻ പോകുന്നത് എന്ന ഭയമാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെ സംസാരിക്കാൻ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. ഹെറ്ററോ നോർമേറ്റിവിറ്റി തകർത്തുകൊണ്ട് ഹോമോസെക്ഷ്വാലിറ്റിയെ സ്വാഭാവിക ലൈംഗികതയായി അംഗീകരിക്കുന്ന അമേരിക്കൻ സംഘങ്ങളുടെ സ്ഥിതിയെക്കുറിച്ച് അമേരിക്കൻ മനഃശാസ്ത്രജ്ഞനും മാനസികാപഗ്രഥന വിദഗ്ധനും ഭൗതികശാസ്ത്രജ്ഞനുമായ ജെഫ്റി സാറ്റിനൊവേർ തന്റെ 1996-ൽ Homosexuality and the Politics of Truth എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധമായ സകല തിന്മകളും നടമാടുന്ന ആൾക്കൂട്ടം; മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളുണ്ടാക്കലും കലാപങ്ങളുമെല്ലാം മുഖമുദ്രയാക്കിയ സമൂഹം; എയ്ഡ്സിനെയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനേയും പോലെയുള്ള രോഗങ്ങളാൽ പൊറുതിമുട്ടുന്നവർ; കുടുംബങ്ങളിൽ നിന്നുള്ള അകൽച്ചയും സാമൂഹിക ബന്ധങ്ങളുടെ തകർച്ചയും സൃഷ്ടിക്കുന്ന സംഘർഷങ്ങളാൽ മനോരോഗികളായിത്തീരുന്നവരുടെ കൂട്ടായ്മ. ഇത്തരം കൂട്ടായ്മകളിലേക്ക് ഇരുപത് വയസ്സിന് മുമ്പ് എത്തിപ്പെട്ടാൽ മുപ്പത് വയസ്സാകുമ്പോഴേക്ക് മരിക്കുകയോ എയ്ഡ്സ് രോഗിയാവുകയോ ചെയ്യുമെന്നാണ് കണക്ക്. ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കപ്പെട്ട സമൂഹത്തിന്റെ ദാരുണമായ ചിത്രം. കേരളത്തെയും ഈ ചിത്രത്തിലേക്ക് കയറ്റണോ എന്നാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനുവേണ്ടി വാദിക്കുന്നവരോട് ചോദിക്കാനുള്ളത്. ഹെറ്ററോ നോർമേറ്റിവിറ്റി തകരുകയും ലൈംഗികതയെ വിലക്കുകളിൽ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്ത നാസ്തികരുടെ സ്വർഗമായ സ്‌കാന്റിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം വിവാഹേതരരതി നടക്കുന്നതെന്നത് അവർക്ക് അഭിമാനമായിരിക്കാം. നമുക്ക് ആ അഭിമാനം വേണോ എന്ന് ചിന്തിക്കാൻ മലയാളികൾ സന്നദ്ധരാകണം. നോർവേയിൽ 41 ശതമാനം പേരും ഡെൻമാർക്കിൽ 46 ശതമാനം പേരും ഫിൻലാന്റിൽ 36 ശതമാനം പേരും വിവാഹബാഹ്യബന്ധങ്ങളിൽ ഏർപ്പെടുന്നു എന്നാണ് കണക്ക്. വിവാഹിതരായവർക്ക് അതിന്ന് പുറത്തുള്ള ലൈംഗിക പങ്കാളികളെ കണ്ടെത്താനായുള്ള ബെൽജിയത്തിലെ വെബ്സൈറ്റിൽ പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് പുറത്തെ രതിയും അവിടെ പരസ്യപ്പെടുത്തുന്നുണ്ട് എന്നർത്ഥം. ഇതിന്റെ ഫലമായി അവിടങ്ങളിൽ ലൈംഗിക രോഗങ്ങൾ വ്യാപകമാകുന്നു. സ്വീഡനിൽ ഗൊണേറിയയും സിഫിലിസും 15-നും 24-നും ഇടയിൽ പ്രായമുള്ള യുവതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010-ൽ 60 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. അവിടെ ഓരോ വർഷവും 200 മുതൽ 300 വരെ വളർത്തുമൃഗങ്ങൾക്ക് ലൈംഗികാതിക്രമങ്ങൾ കാരണം പരിക്കേൽക്കേണ്ടി വരുന്നു; കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പെരുകിയതിനാൽ കുട്ടികളുടെ പോർണോഗ്രാഫി 1970-ൽ അവിടെ നിരോധിച്ചിരുന്നു. അത് നിയമ വിധേയമാക്കണമെന്ന മുറവിളി ഉയർന്നുകൊണ്ടിരിക്കുകയാണ് അവിടെ. 2012-ൽ പൈറേറ്റ് പാർട്ടി ഓഫ് സ്വീഡൻ കുട്ടികളുടെ അശ്ലീല പ്രദർശനം വീണ്ടും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബെൽജിയം മുതൽ സ്പെയിൻ വരെയുള്ള നാടുകളിൽ പലതിലും അഗമ്യഗമനം നിയമ വിധേയമാണ്. ആർക്കും രക്ഷയില്ലാത്ത സ്ഥിതി. കുട്ടികളും മൃഗങ്ങളും അമ്മയും പെങ്ങളുമെല്ലാം ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഹെറ്ററോ നോർമേറ്റിവിറ്റി തകർന്നാലുള്ള സമൂഹത്തിന്റെ സ്ഥിതിയാണിത്. ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നത് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കാനാണ്; അത് തകർക്കുകയെന്നത് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമാണ്. കുടുംബ സംവിധാനത്തെ തകർക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാവുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് അതിന്റെ വക്താക്കൾ തന്നെയാണ്. ഈ ലക്ഷ്യം അപകടകരമാണ്. ഈ അപകടത്തിലേക്കുള്ള ഒന്നാമത്തെ കാൽവെപ്പാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം. അതുകൊണ്ടാണ് ധാർമ്മികബോധമുള്ളവർ അതിനെ എതിർക്കുന്നത്.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഇന്നോവ കാറിടിച്ച് അപകടം. രണ്ടു കുട്ടികൾ മരിച്ചു, ഒൻപതു പേർക്ക് പരിക്ക്. വിശ്വനാഥ ക്ഷേത്രത്തിനു കിഴക്ക് വശം താമസിക്കുന്ന ഉണ്ണികൃഷ്‍ണൻ മകൻ കാണാക്കൊട്ടു സ്കൂൾ വിദ്യാർത്ഥിയുമായ അമൽ കൃഷ്ണ(5), വടക്കേകാട് ആറ്റുപുറം വലിയപുരക്കൽ കബീർ മകൻ ആദിൽ (4) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ ബസ്സ്‌ കാത്തു നിൽക്കുകയായിരുന്ന അമൽ കൃഷ്ണ നെയും അമ്മ സുജീഷ (30) യെയും ഇടിച്ചു തെറിപ്പിച്ച് റോഡരികിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ആദിൽ കൊല്ലപ്പെട്ടത്. വാഹനത്തിലെ യാത്രികരായ ഒരു വയസ്സുകാരി ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ ആദിൽ ന്റെ മാതാവ് ബിൻസി (32) യെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ആഷിഖ് (11), ഷക്കീല (26), അബൂബക്കർ (60), സനീഷ് (30), സുമിന (26), അസ്മി (1), ഹൈറുനീസ (41), ഷമീറ (32), അമൽ കൃഷ്‌ണയുടെ അമ്മ സുജീഷ എന്നിവരെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിലിന്റെ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും അമൽ കൃഷ്‌ണയുടെ മൃതദേഹം രാജാ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുന്നു.
يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَّحِيمٌ ( 1 ) ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. قَدْ فَرَضَ اللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ ۚ وَاللَّهُ مَوْلَاكُمْ ۖ وَهُوَ الْعَلِيمُ الْحَكِيمُ ( 2 ) നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും. وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ( 3 ) നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌. إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ( 4 ) നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌. عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ( 5 ) (പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ( 6 ) സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ( 7 ) സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്‌. يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ( 8 ) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ ( 9 ) ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത! ضَرَبَ اللَّهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ( 10 ) സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ( 11 ) സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ ( 12 ) തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു. Share Select language Select language ...العربيةEnglishEnglish - Yusuf AliEnglish - TransliterationFrançaisNederlandsTürkçeMelayuIndonesia中文日本語Italiano한국어മലയാളംPortuguêsEspañolاردوবাংলাதமிழ்ČeskéDeutschفارسىRomânăРусскийSvenskaShqipAzəriBosanskiБългарскиHausaكوردیNorwegianPolskisoomaaliSwahiliТоҷикӣТатарчаไทยئۇيغۇرچەЎзбекދިވެހިSindhi
വീണ്ടെടുക്കപ്പെട്ടവർ ആദ്യം സ്വർഗത്തിലേക്ക് പോകും, ​​തുടർന്ന് അവർ സഹസ്രാബ്ദത്തിന് ശേഷം പുതിയ ജറുസലേമിൽ ക്രിസ്തുവിനൊപ്പം ഭൂമിയിലേക്ക് ഇറങ്ങും. യേശു വാഗ്‌ദാനം ചെയ്യുന്നു, “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. 2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും” (യോഹന്നാൻ 14:1-3). ഇത് എങ്ങനെ സംഭവിക്കുമെന്ന് നമ്മോട് പറയാൻ യേശു നമ്മെ സ്നേഹിക്കുന്നു. ” കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. 17പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1 തെസ്സലൊനീക്യർ 4:16, 17). വീണ്ടെടുക്കപ്പെട്ടവർ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ സ്വർഗത്തിലേക്ക് കയറുന്നത് എന്തുകൊണ്ട്? ബൈബിൾ നമുക്ക് ഉത്തരം നൽകുന്നു, “ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു;… അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു” (വെളിപാട് 20:4). എല്ലാ പ്രായത്തിലുമുള്ള വീണ്ടെടുക്കപ്പെട്ടവർക്ക് സഹസ്രാബ്ദത്തിൽ ദൈവത്തിന്റെ ന്യായവിധി കാണാനുള്ള അവസരം ലഭിക്കും. ഈ സമയത്ത് അവർ ദുഷ്ടന്മാരുടെ സ്വർഗ്ഗീയ രേഖകൾ പരിശോധിക്കും, സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ കർത്താവ് ദുഷ്പ്രവൃത്തിക്കാരെ തീകൊണ്ട് നശിപ്പിക്കുന്നതിന് മുമ്പ് ദുഷ്ടന്മാർക്ക് മേൽ ദൈവത്തിന്റെ നീതി കാണും. നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ, തങ്ങളുടെ പ്രിയപ്പെട്ടവർ സ്വർഗത്തിൽ ഇല്ലാത്തത് എന്തുകൊണ്ടെന്ന് അവരിൽ ചിലർ ചിന്തിച്ചേക്കാം. സ്വർഗത്തിൽ ആയിരിക്കരുത് എന്ന് കരുതിയ ചിലർ യഥാർത്ഥത്തിൽ അവിടെ ഉള്ളത് എന്തുകൊണ്ടാണെന്ന് മറ്റുള്ളവർ ചിന്തിച്ചേക്കാം. ഈ അന്വേഷണ കാലയളവ് നീതിമാന്മാർക്ക് അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ അനുവദിക്കുകയും അങ്ങനെ ന്യായവിധിക്ക് മുമ്പായി ദൈവത്തിന്റെ നീതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും മായ്‌ക്കപ്പെടുകയും ചെയ്യും (ദാനിയേൽ 7:9, 10; 1 കൊരിന്ത്യർ 6:2, 3). 1,000 ആണ്ട് അവസാനത്തിൽ, വിശുദ്ധന്മാരോടും പുതിയ യെരുസലേമിനോടും കൂടെ യേശു സ്വർഗത്തിൽ നിന്ന് ഇറങ്ങിവരും (വെളിപാട് 21:2, 3; സെഖര്യാവ് 14:1, 4, 5, 10). അപ്പോൾ, ദൈവം ദുഷ്ടന്മാരെ ഉയിർപ്പിക്കും (വെളിപാട് 20:5, 7, 8), അങ്ങനെ സാത്താൻ തന്റെ ബന്ധനങ്ങളിൽ നിന്ന് അഴിച്ചുമാറ്റപ്പെടുകയും തന്റെ അനുയായികളോടൊപ്പം വിശുദ്ധ നഗരത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ അവരെ ദഹിപ്പിക്കാനും എല്ലാ പാപങ്ങളിൽ നിന്നും ഭൂമിയെ ശുദ്ധീകരിക്കാനും ദൈവം തന്റെ അഗ്നി ഇറക്കും (വെളിപാട് 20:9, 10; 21:8). അതിനുശേഷം, വിശുദ്ധന്മാർ സമാധാനത്തോടെ എന്നേക്കും വസിക്കുന്ന ഒരു പുതിയ ഭൂമി ദൈവം സൃഷ്ടിക്കും (വെളിപാട് 21:3-5).
ഞങ്ങൾ ചൈനയിലെ സിചുവാൻ ആസ്ഥാനമാക്കി, 2008 മുതൽ ആരംഭിക്കുന്നു, ആഭ്യന്തര വിപണിയിൽ (80.00%), ഓഷ്യാനിയ (15.00%), മിഡ് ഈസ്റ്റ് (5.00%).ഞങ്ങളുടെ ഓഫീസിൽ ആകെ 1000-ത്തിലധികം ആളുകളുണ്ട്. ഗുണനിലവാരം നമുക്ക് എങ്ങനെ ഉറപ്പുനൽകാനാകും? വൻതോതിലുള്ള ഉൽപ്പാദനത്തിന് മുമ്പ് എല്ലായ്പ്പോഴും ഒരു പ്രീ-പ്രൊഡക്ഷൻ സാമ്പിൾ;ഷിപ്പ്‌മെന്റിന് മുമ്പായി എല്ലായ്പ്പോഴും അന്തിമ പരിശോധന. ലീവോഡിൽ നിന്ന് എനിക്ക് എന്ത് വാങ്ങാനാകും? തെർമൽ ബ്രേക്ക് അലൂണിനിയം അലോയ് വിൻഡോകളും വാതിലുകളും, മരം പൊതിഞ്ഞ അലുമിനിയം ജനലുകളും വാതിലുകളും, ഊർജ്ജ സംരക്ഷണ ജനലുകളും വാതിലുകളും, ഇന്റലിജന്റ് ഇലക്ട്രിക് വിൻഡോകളും വാതിലുകളും. ഞങ്ങൾക്ക് എന്ത് സേവനങ്ങൾ നൽകാൻ കഴിയും? അംഗീകൃത ഡെലിവറി നിബന്ധനകൾ: FOB, EXW; സ്വീകരിച്ച പേയ്‌മെന്റ് കറൻസി: USD;സ്വീകരിച്ച പേയ്‌മെന്റ് തരം: T/T,L/C;സംസാരിക്കുന്ന ഭാഷ: ഇംഗ്ലീഷ്, ചൈനീസ്.
അയ്യോ ഇതു കുറച്ച് കടന്ന കൈയ്യായിപ്പോയി. 45 കോടി. അവലംബത്തിലെ റെഡ്ഡീഫിലുള്ള വിവരം 4.5 million എന്നാണല്ലോ. അപ്പോ 45 ലക്ഷം എന്നല്ലേ വരൂ.--വിചാരം 17:57, 5 സെപ്റ്റംബർ 2009 (UTC) ഒരു മില്യൺ പത്ത് ലക്ഷം. അപ്പോ 4.5 മില്യൺ.... അതെയതെ 45 ലക്ഷം തന്നെ :)--അഭി 18:16, 5 സെപ്റ്റംബർ 2009 (UTC) അക്ഷരപ്പിശാചുചതിച്ചതു തന്നെ. --എബി ജോൻ വൻനിലം 06:38, 8 സെപ്റ്റംബർ 2009 (UTC) ഹിന്ദ്തിരുത്തുക ഹിന്ദുത്വവുമായി ബന്ധമൊന്നുമില്ലല്ലോ. ഹിന്ദ് മസ്ദൂർ സഭ എന്നല്ലേ? -- റസിമാൻ ടി വി 04:14, 6 സെപ്റ്റംബർ 2009 (UTC) ഹിന്ദ് എന്നതായിരിക്കണം ശരിയായത്. ആംഗലേയ വിക്കിയിലും അങ്ങനെയാണ്‌ കാണുന്നത്.--വിചാരം 11:35, 6 സെപ്റ്റംബർ 2009 (UTC)   ഹിന്ദ് എന്നാക്കി --Vssun 13:41, 6 സെപ്റ്റംബർ 2009 (UTC) പക്ഷെ, ഹിന്ദുവെന്നതിനു് ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ല. ഹിന്ദുത്വത്തിന്റെ പിതാവായ സവർക്കർ ഹിന്ദുത്വമെന്ന പദം സൃഷ്ടിച്ചു് അവതരിപ്പിച്ചതുതന്നെ ഹിന്ദുവെന്നപദത്തിനു് വേറെ അർത്ഥമായതുകൊണ്ടാണു്. ഹിന്ദുസ്ഥാനെന്ന ഉറുദുപദമായിരുന്നു ഇന്ത്യൻ മുസ്ലീങ്ങൾക്കു് ഇന്ത്യയേക്കാൾ പ്രിയം. ഹിന്ദുമസ്ദൂർ സഭയെന്ന പ്രയോഗത്തിൽ‍ ഹിന്ദുവെന്ന പദം സംവൃതോകാരമായി കണക്കാക്കിയാലും അല്ലെങ്കിലും തെറ്റില്ലായിരുന്നു. ഹിന്ദുവെന്ന പദം ഹിന്ദുത്വക്കാർക്കു് പിടിച്ചുപറിച്ചുകൊടുക്കരുതു്. --എബി ജോൻ വൻനിലം 06:38, 8 സെപ്റ്റംബർ 2009 (UTC) അബി ജോൺ പറഞ്ഞത് വളരെ ശരി--വിചാരം 18:16, 8 സെപ്റ്റംബർ 2009 (UTC) ഹിന്ദുവിന്‌ ഹിന്ദുത്വവുമായുള്ള ബന്ധം കൊണ്ടല്ല താൾ റീനെയിം ചെയ്തത്. സംഘടനയുടെ ശരിയായ പേര്‌ ഹിന്ദ് മസ്ദൂർ സഭ എന്നായതുകൊണ്ടാണ്‌. --Vssun 05:05, 9 സെപ്റ്റംബർ 2009 (UTC) "https://ml.wikipedia.org/w/index.php?title=സംവാദം:ഹിന്ദ്_മസ്ദൂർ_സഭ&oldid=679654" എന്ന താളിൽനിന്ന് ശേഖരിച്ചത്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
Breaking News: ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ ◆ തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ ◆ തെലങ്കാനയിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ ◆ വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു ◆ ഇത് ലോകകപ്പ് ത്രില്ലർ; സെർബിയയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങി കാമറൂൺ ◆ വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി ◆ ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക് ◆ വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക് ◆ എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ Kerala Politics നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച്‌ ഇ.പി.ജയരാജന്‍ News Desk 26 September 2022 തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച്‌ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാണ് ജയരാജന്‍ കുറ്റം നിഷേധിച്ചത്. അന്നത്തെ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ജയരാജന്‍ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് സ്പീക്കറും സര്‍ക്കാരും ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു. കേസിലെ കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്‍. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജന്‍ അസുഖ കാരണം ചൂണ്ടിക്കാട്ടി അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന്, ഇന്ന് കേസ് പരിഗണിക്കുമ്ബോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ ഒരു മാസത്തെ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറേണ്ടതുണ്ട്. ദ്യശ്യങ്ങളും രേഖകളും കൈമാറാന്‍ സമയം വേണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആവശ്യം അനുവദിച്ച കോടതി, കേസ് അടുത്ത മാസം 26 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. അന്ന് വിചാരണ തീയതി തീരുമാനിക്കാമെന്നും സിജെഎം കോടതി അറിയിച്ചു.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമാ പ്രേമികളുടെ ഗ്രൂപ്പിൽ ക്രൈസ് കോളേജിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഈ ക്രൈസ്റ്റ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1995 ൽ റഹ്മാൻ നായകനായി പുറത്തിറങ്ങിയ മഴവിൽക്കൂടാരമാണ് ആദ്യമായി ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ പരാജയം കാരണം ക്രൈസ്റ്റ് കോളേജ് സിനിമാക്കാരുടെ നിർഭാഗ്യ ലൊക്കേഷൻ ആയി മാറി. പിന്നീട് 1999 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ, ശാലിനി ചിത്രം നിറത്തിലൂടെ ക്രൈസ്റ്റ് കോളേജ് സിനിമാക്കാരുടെ പ്രിയപ്പെട്ട ഭാഗ്യ ലൊക്കേഷൻ ആയി മാറി. നിറം സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനം ഷൂട്ട് ചെയ്തത് ക്രൈസ്റ്റ് കോളേജിൽ അല്ല അത് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് ജോസഫ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ്. നിറത്തിന് ശേഷം ഒരുപാട് സിനിമകൾ ക്രൈസ്റ്റ് കോളേജിൽ വെച്ച് ചിത്രീകരിക്കപ്പെട്ടു. അമ്മ നിർമ്മിച്ച് മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സംവിധാനം ചെയ്ത ചിത്രം 20 20 സിനിമയുടെ കോർട്ട് സീനുകൾ ചിത്രീകരിച്ചത് ഇവിടെയാണ്. പോക്കിരി രാജ, ജൂലൈ 4, ഡി കമ്പനി, ദോസ്ത്, പുതിയ മുഖം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ ചിത്രീകരിച്ച കോളേജ് കൂടിയാണ് ക്രൈസ്റ്റ് കോളേജ്. പിൻ കുറിപ്പ്. ഏത് ആംഗിളിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്താലും ക്രൈസ്റ്റ് കോളേജിൻ്റെ സ്ക്രീൻ പ്രെസൻസ് അപാരമാണ്. അത്രക്കും ഉണ്ട് ഇവൻ്റെ ലുക്ക് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്. 80കളിൽ ഇടവേള എന്നാ സിനിമയും അവിടെ ആയൊരുന്നു ഷൂട്ട് ചെയ്തത്, എന്ത് രസം ആണ് ഈ കോളേജ് ഇടയ്ക്കു പോയി വെറുതെ ഇരിക്കാറുണ്ട് കൂട്ടുകാരന്റെ കൂടെ ഭയങ്കര വൈബ് ആണ്, ഇവിടെ ഷൂട്ട് ചെയ്ത പടങ്ങളുടെ ലിസ്റ്റ് അറിയോ? നിറം, മഴവിൽകൂടാരം, ജൂലൈ 4, പുതിയ മുഖം, 20-20, ബോയ്ഫ്രണ്ട്, ജോർജേട്ടൻസ് പൂരം, കാര്യസ്ഥൻ, പോക്കിരി രാജ, അപൂർവ്വരാഗം, മഴത്തുള്ളികിലുക്കം, ഇൻസ്‌പെക്ടർ ഗരുഡ, ലോക്പാൽ, ദോസ്ത്, മായാമോഹിനി, റിങ്ങ് മാസ്റ്റർ, കാഞ്ചനം. ലൗ & ലൗ ഒൺലി (ദൂരം), ഫോർ ഫ്രണ്ട്‌സ്, കസ്തുരിമാൻ, യെസ് യുവർ ഓണർ, ഇടവേള, D കമ്പനി, നാട്ടു രാജാവ്, യൂത്ത് ഫെസ്റ്റിവൽ, നിറം (തമിഴ്), കരിമ്പൂച്ച, ഒന്നാം ലോക മഹായുദ്ധം, മഴത്തോട് മഴ കാലം, വാടാമല്ലി, അമൃതം, ചുവപ്പ് താളം, ലാസ്റ്റ് ബെഞ്ച് തുടങ്ങിയ ചിത്രങ്ങളും ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത്. Categories Celebrity news Tags cryst college Leave a Comment Cancel reply Comment Name Email Website Save my name, email, and website in this browser for the next time I comment. ശരിക്കും ഒരു യക്ഷി സൗന്ദര്യം തന്നെ ആണ് ഈ നടിക്ക് പുലിമുരുഗനും പോക്കിരിരാജയും ഒക്കെ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്
'ഒരിക്കല്‍ ഒരിടത്ത്' എന്ന ചിത്രത്തിന്റെ സെറ്റില്‍ നസീര്‍ സാറുമൊത്ത് അഭിനയിക്കുമ്പോള്‍ ഈ ഉപദേശം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് ഈ സിനിമയില്‍ അഭിനയിക്കുന്നതിനും വളരെ മുന്‍പായിരുന്നു. ഞാന്‍ സിനിമയില്‍ വരുന്നതിനും മുന്‍പ്. നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ആദ്യചിത്രം ജയന്‍ നായകനായ 'അങ്ങാടി'യായിരുന്നു. ചിത്രം വന്‍ വിജയം നേടി. അങ്ങാടിയുടെ വിജയാഘോഷചടങ്ങുകള്‍ നടത്തിയത് ഞങ്ങളുടെ തിയറ്ററില്‍ വച്ചായിരുന്നു. അന്ന് നസീര്‍ സാറായിരുന്നു മുഖ്യാതിഥി. അന്ന് വിഐപികള്‍ക്കിടയില്‍ നില്‍ക്കുന്ന നസീര്‍ സാറിനെ ദൂരെ മാറി നിന്നു നോക്കിയത് ഒാര്‍മയുണ്ട്. ഒരിക്കല്‍ ഒരിടത്തില്‍, ഞാനും രോഹിണിയുമായിരുന്നു നായകവേഷങ്ങളില്‍. നസീര്‍ സാറും പ്രധാന വേഷത്തിലുണ്ടായിരുന്നു. ശിവാജി സാറിനെപ്പോലെ ഒരു നല്ല മനസിന്റെ ഉടമയായിരുന്നു നസീര്‍ സാറും. മാന്യതയുടെ മനുഷ്യരൂപമായിരുന്നു നസീര്‍ സാര്‍. ആളുകളോട് എങ്ങനെ ഇടപെടണമെന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണം. 'നസീര്‍ സാറിനെ പോലെയാകണം' എന്നു സുകുമാരി ചേച്ചി പലവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്. അന്നൊന്നും എങ്ങനെയാണ് നസീര്‍ സാറിനെപ്പോലെയാകണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നല്ല ഒരു നടനാകണമെന്നോ മറ്റോ ആവുമെന്നേ കരുതിയുള്ളു. എപ്പോഴും സ്നേഹപൂര്‍വം നമ്മളെ ഉപദേശിക്കുന്ന ആളാണ് സുകുമാരി ചേച്ചി; കൂടെവിടെയില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുതല്‍. തമിഴില്‍ ശിവാജി സാറിനൊക്കെ കിട്ടിയിരുന്ന ഒരു റെസ്പെക്ട് ഇവിടെ നസീര്‍ സാറിനു കിട്ടിയിരുന്നോ എന്നു സംശയമുണ്ട്. അവിടെ എല്ലാവര്‍ക്കും ശിവാജി സാറിനെ പേടിയായിരുന്നുവെങ്കില്‍ ഇവിടെ നസീര്‍ സാറിനോട് ഏല്ലാവര്‍ക്കും അടുപ്പമായിരുന്നു. അങ്ങനെ തന്നെയായിരുന്നു നസീര്‍ സാറിന്റെയും ഇടപെടല്‍. ആരുടെയും വിഷമങ്ങള്‍ കേട്ട് പരിഹാരം സോഫ്റ്റ് ആന്‍ഡ് പോയെറ്റിക്. നസീര്‍ സാറിനെ ഇങ്ങനെ വിളിക്കുന്നതാണ് നല്ലത്. ആരെയും ഉപദ്രവിക്കരുത്, ലൈറ്റ് ബോയി വരെയുള്ള സകലരോടും ഒരു ആദരവ് കാണിക്കണം തുടങ്ങിയ പാഠങ്ങള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കു തന്റെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചു കൊടുത്തു. മൂന്നു ഭാഷകളിലായി ഏതാണ് നൂറ്റമ്പതോളം സിനിമകളില്‍ ഞാനിപ്പോള്‍ അഭിനയിച്ചു കഴിഞ്ഞു. മൂ ന്നു സ്ഥലത്തും അവിടുത്തെ മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടി. ഇതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഇരുപത്തിനാലു വര്‍ഷത്തെ സിനിമാജീവിതത്തില്‍ എനിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളിലൊന്നു തന്നെയാണിത്. മധു സാറിനൊപ്പവും നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ ആയിരുന്നു ആദ്യ ചിത്രം. അതില്‍ അദ്ദേഹത്തിന്റെ വഴിതെറ്റിപ്പോകുന്ന മകന്റെ വേഷമായിരുന്നു എനിക്ക്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ മകനായി അഭിനയിച്ചു. ഇ•ാ ഇല്ലാത്ത അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ വച്ച് താനൊരു മുതിര്‍ന്ന നടനാണെന്ന ഭാവമൊന്നും ആരോടും കാട്ടില്ല. ബഹളം വയ്പ്പോ ദേഷ്യപ്പെടലോ ഇല്ല. ഇന്ന് നേരെ തിരിച്ചാണ്. ജാഡ കാട്ടിയില്ലെങ്കില്‍ താനൊരു സ്റ്റാര്‍ ആയെന്നു തോന്നിയില്ലെങ്കിലോ എന്ന ചിന്തയാണ് പുതിയ തലമുറയിലെ പല താരങ്ങള്‍ക്കും. ആരോടെങ്കിലും കുറച്ചു ചൂടാകുകയോ ബഹളം കൂട്ടുകയോ ചെയ്തില്ലെങ്കില്‍ സ്റ്റാര്‍ വാല്യു ഇടിയുമെന്ന മട്ട്. ജാഡ, പുച്ഛം, പരദൂഷണം, അസൂയ തുടങ്ങിയവയ്ക്കാണ് ഒരു താരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുള്ളത്. ബഹദൂര്‍ക്കാ, ഉമ്മര്‍ക്കാ, തിക്കുശ്ശി സാര്‍ തുടങ്ങിയ പഴയ തലമുറയിലെ മറ്റു മുതിര്‍ന്ന താരങ്ങളോടൊപ്പവും എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടി. ഇവര്‍ മൂന്നു പേര്‍ക്കും എന്നോടു പ്രത്യേക വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. സുഹൃത്തുക്കളാവാന്‍ പ്രായം തടസമല്ലെന്നതിന്റെ നല്ല ഉദാഹരണമായിരുന്നു ഞാനും ബഹദൂര്‍ക്കായുമായുള്ള ബന്ധം. മലയാള സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി ഞാന്‍ മനസില്‍ കൂട്ടിവച്ചിരിക്കുന്നതിലൊന്നാണ് ആ വലിയ നടനുമായുള്ള ബന്ധം. വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. മനസില്‍ അച്ഛന്റെ സ്ഥാനം നല്‍കി ബഹുമാനിക്കുമ്പോഴും ഒരേ ക്ളാസില്‍ പഠിച്ചുവന്ന രണ്ടു ആത്മസുഹൃത്തുക്കളെ പോലെ ഇടപഴകാന്‍ അദ്ദേഹം എനിക്ക് അവസരം തന്നു. സിനിമാക്കാരെല്ലാം 'ബഹദൂര്‍ക്കാ, ബഹദൂര്‍ക്കാ...' എന്ന് അദ്ദേഹത്തെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ പറയുമായിരുന്നു. ബഹദൂര്‍ക്കായെങ്കിലും എന്നെ 'റഹ്മാന്‍ക്കാ..' എന്നു വിളിക്കണമെന്ന്. 'അതിനെന്താടാ...' എന്നു പറഞ്ഞ് അദ്ദേഹം 'റഹ്മാനുക്കാ...' എന്ന് എന്നെ വിളിക്കും. ലൊക്കേഷനില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവച്ചു ഞാന്‍ കിടന്നിട്ടുണ്ട്. എന്റെ മുടിയില്‍ തലോടിക്കൊണ്ട്, അച്ഛനോ അപ്പൂപ്പനോ ഒക്കെ നമ്മളെ താലോലിക്കുന്നതു പോലെയാവും അദ്ദേഹമിരിക്കുക.
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ കവിത മാഹീത്തെ പെമ്പിള്ളേര്‍ സി. ദാവൂദ് ങ്ങള് മാഹീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; ചൊക്ലീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; നാദാപുരത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; കണ്ട്ക്കില്ലേ ബാ, മാഹീക്ക് ബാ...ഞാളൊന്ന് തൊട്ടോക്ക്; ഓളൊന്ന് തൊട്ടോക്ക്........'-അടുത്തിടെ യൂട്യൂബ്, വാട്‌സ്ആപ് ഉള്‍പ്പെടെ നവമാധ്യമ സ്ഥലികളില്‍ ഏറെ ഹിറ്റ് ആയി മാറിയ പാട്ടിലെ വരികളാണിവ. നാദാപുരം, മാഹി നാട്ടുഭാഷയില്‍ റോക്ക് മ്യൂസിക് ശൈലിയില്‍ ചിട്ടപ്പെടുത്തിയ പെണ്‍ശബ്ദത്തിലുള്ള ഈ ഗാനം വളരെ പെട്ടെന്ന് തരംഗമായി മാറുകയായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ആളുകള്‍ ലൈക്കടിച്ചും ഷെയര്‍ ചെയ്തും ആഘോഷിച്ചു. ദിനം ദിനേ ഇതിന്റെ പാരഡികള്‍ കമ്പോസ് ചെയ്യപ്പെടുകയും അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തു. മാട്ടൂലിലെ (കണ്ണൂര്‍) ആമ്പിള്ളേര്‍ തയാറാക്കിയ ഇതിന്റെ പാരഡി ആല്‍ബവും ശ്രദ്ധിക്കപ്പെട്ടു. സിനിമാ സംവിധായകന്‍ ആഷിക് അബു മാഹീത്തെ പെമ്പിള്ളേരെ തന്റെ അടുത്ത സിനിമയിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞതോടെ മുഖ്യധാരാ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. നാട്ടുഭാഷയിലുള്ള ഒരു റോക്ക് സംഗീതത്തിന് സ്വാഭാവികമായും ലഭിക്കുന്ന സ്വീകാര്യതയായിരുന്നു അത്. മുമ്പ്, തമിഴ് നടന്‍ ധനുഷിന്റെ 'വൈ ദിസ് കൊലവെറി ഡി' എന്ന യൂട്യൂബ് ആല്‍ബവും മെഗാ ഹിറ്റ് ആയത് അതിലെ നാട്ടു ഭാഷയുടെയും റോക്ക് സംഗീതത്തിന്റെ താള ചേര്‍ച്ച കൊണ്ടായിരുന്നു. ധനുഷും ഐശ്വര്യയുമടങ്ങുന്ന സിനിമാ മേഖലയില്‍ തിളങ്ങുന്ന ആളുകളാണ് വൈ ദിസ് കൊലവെറി ചിട്ടപ്പെടുത്തിയതെങ്കില്‍ മാഹീത്തെ പെമ്പിള്ളേരെ ചിട്ടപ്പെടുത്തിയത് അജ്ഞാതരായ പെണ്‍കുട്ടികളായിരുന്നു. കണ്ണൂര്‍ പാലയാട് കാമ്പസിലെ നിയമ വിദ്യാര്‍ഥികളായ തലയില്‍ തട്ടമിട്ട മൂന്ന് മുസ്‌ലിം പെണ്‍കുട്ടികളാണ് മാഹീത്തെ പെമ്പിള്ളേര്‍ എന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടു. ചാനലുകള്‍ അവരുമായുള്ള അഭിമുഖങ്ങല്‍ സംപ്രേഷണം ചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വാധീനം, നാട്ടു ഭാഷക്കുള്ള ജനകീയതയും സ്വീകാര്യതയും, റോക്ക് സംഗീതത്തിന്റെ മലയാള സാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഉയര്‍ന്നു വന്നതാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ ഇങ്ങനെയൊരു വൈറല്‍ മ്യൂസിക് കമ്പോസ് ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ ഈ പെണ്‍കുട്ടികളെ വിമര്‍ശിച്ചു. വ്യക്തിപരമായി പലര്‍ക്കും അനിഷ്ടകരമായ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് കോറസിലുള്ളവര്‍ ടി.വി അഭിമുഖങ്ങളില്‍ പറയുന്നത് കേട്ടു. മുസ്‌ലിം പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകുന്നതിന്റെ ലക്ഷണമായി ചിലര്‍ ഇതിനെ അടയാളപ്പെടുത്തി. നമ്മുടെ പെണ്‍കുട്ടികള്‍ക്കിതെന്തു പറ്റി എന്ന ചോദ്യം ചിലരെല്ലാം ഉന്നയിച്ചു. അപ്പോഴും പാട്ട് പിന്നെയും ആളുകള്‍ കേട്ടുകൊണ്ടേയിരുന്നു. പാരഡികള്‍ പിന്നെയും പിറന്നുകൊണ്ടേയിരുന്നു. കാസര്‍കോട്ടെ ഒരു പയ്യന്‍ ചിട്ടപ്പെടുത്തിയ താളത്തിന്റെ പാരഡി മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന മാഹീത്തെ പെമ്പിള്ളേര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. അത് നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെമ്പാടുമുണ്ട്. പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിട്ട് യൂനിവേഴ്‌സിറ്റികളില്‍ വരുന്നത് വലിയ ദേശീയ പ്രശ്‌നമായിട്ടാണ് ഫ്രഞ്ച് പ്രസിഡന്റായിരുന്ന നികൊളാസ് സര്‍കോസി മുമ്പ് കണ്ടിരുന്നത്. പല പടിഞ്ഞാറന്‍ നാടുകളിലും മുസ്‌ലിം പെണ്‍കുട്ടികളും അവരുടെ തലയിലെ തട്ടവും വലിയ ദേശീയ പ്രശ്‌നമാണ്. ഒരു കാലത്ത് സംരക്ഷകരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍. മതാധികാരത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് അവരെ രക്ഷിക്കാനായി മതേതര പുംഗവന്മാര്‍ നടത്തിയ പ്രവൃര്‍ത്തികള്‍ക്കും ത്യാഗങ്ങള്‍ക്കും കണക്കില്ല. തലയിലെ തട്ടത്തിന്റെ അളവും നിറവുമെല്ലാം അവര്‍ ചര്‍ച്ചയാക്കി. പര്‍ദയും തട്ടവുമൊക്കെ ഇടുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു പോലും ആരോഗ്യ ശാസ്ത്രത്തില്‍ യാതൊരു വിവവുമില്ലാത്ത മതേതര പണ്ഡതിന്മാര്‍ പ്രബന്ധങ്ങള്‍ എഴുതി. പര്‍ദ്ദയിടുന്നവരെ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യതകളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി വാരിക എഴുതിയത് ഓര്‍മ്മയുണ്ട്. 2013 നവംബര്‍ 13-ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കത്ത് രാത്രി കാലത്ത് പര്‍ദ്ദ ധരിച്ചാലുള്ള അപകടകങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ആ കത്തില്‍ നിന്ന്: 'ഇരു ചക്ര വാഹനങ്ങള്‍ക്ക് രാത്രി കാലങ്ങളില്‍ സ്ത്രീകളുടെ കറുത്ത പര്‍ദ വലിയ ഭീഷണിയായിരിക്കുന്നു. റോഡിന്റ നിറത്തില്‍ നിന്ന് പര്‍ദാ ധാരിണികളെ തിരിച്ചറിയാനാവാതെ അപകടങ്ങള്‍ അരങ്ങേറുന്നു. തെരുവുവിളക്കുകള്‍ കൂടി കത്താത്ത സാഹചര്യത്തില്‍ കറുത്ത പര്‍ദ അപകടങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്. അധികൃതര്‍ അടിയന്തരമായും പ്രശ്‌നത്തിന് പരിഹാരം കാണണം.' കറുത്ത ഇരുചക്ര വാഹനങ്ങള്‍ തന്നെയുള്ളിടത്ത് സ്ത്രീകളുടെ കറുത്ത പര്‍ദ ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നതിനെക്കുറിച്ച് ഒരു ദേശീയ പത്രത്തിന് ഉത്കണ്ഠകളുണ്ടെങ്കില്‍ അത് രോഗം മറ്റെന്തോ ആണെന്ന് എളുപ്പം മനസ്സിലാക്കിത്തരും. കാര്യം ലളിതമാണ്. മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള മതേതര വ്യഗ്രതയില്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങള്‍. പെണ്‍കുട്ടികളെയൊന്നും പഠിക്കാനയക്കാതെ മുസ്‌ലിംകള്‍ അവരെ വെറും പേറ്റു യന്ത്രങ്ങളാക്കുകയാണ് എന്നതായിരുന്നു മുമ്പ് വ്യാപകമായുണ്ടായിരുന്ന ആരോപണം. ആകയാല്‍ ഞങ്ങളുടെ സംരക്ഷണത്തിലേക്കും രക്ഷാധികാരത്തിലേക്കും നിങ്ങള്‍ വരീന്‍ എന്നതായിരുന്നു മതേതര രക്ഷിതാക്കളുടെ നിരന്തരമായ ആഹ്വാനം. പക്ഷേ, മതേതര രക്ഷാകര്‍തൃ ജാഗ്രതാ സമിതിക്കാരും അവരുടെ മാധ്യമങ്ങളും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ സംരക്ഷണ വെടികള്‍ ഉതിര്‍ത്തു കൊണ്ടിരിക്കെ തന്നെ സമുദായം അവരുടെ പെണ്‍മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. അവരെ മദ്രസകളിലേക്കും കൊളെജുകളിലേക്കും പറഞ്ഞയച്ചു. ഇന്ന് കേരളത്തിലെ മറ്റേതൊരു മുന്‍നിര സമുദായത്തെയും പോലെ വിദ്യാഭ്യാസ രംഗത്ത് അവര്‍ മുന്നോട്ട് വന്ന് കഴിഞ്ഞിരിക്കുന്നു. മെഡിക്കല്‍, എഞ്ചിനിയറിംഗ് ഉള്‍പ്പെടെ പ്രഫഷനല്‍ കലാലയങ്ങളില്‍ വരെ തട്ടമിട്ട പെണ്‍കുട്ടികള്‍ കലാലയ ജീവിതത്തിന്റെ മുഖ്യധാരയില്‍ തന്നെ സജീവമായി തന്നെ ഇടപെടുന്നു. അവര്‍ അങ്ങനെ ഇടപെടുമ്പോള്‍ തന്നെ അവരുടെ മതപരവും ആദര്‍ശപരവുമായ സ്വത്വം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. മറ്റ് വിദ്യാര്‍ഥികളുമായി അവര്‍ ക്രിയാത്മകമായ സമ്പര്‍ക്കം രൂപപ്പെടുത്തി. കലാലയ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് അവര്‍ കടന്നുവന്നു. അവരുടെ മുന്‍കൈയിലും സജീവ പങ്കാളിത്തത്തിലും ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കാമ്പസുകളില്‍ സജീവമായി. മുസ്‌ലിം പെണ്‍കുട്ടികള്‍ കാമ്പസുകളില്‍ ഈ തരത്തില്‍ Assertive ആയ സന്ദര്‍ഭത്തിലാണ് ലവ് ജിഹാദ് എന്ന ഉമ്മാക്കിയുമായി മതേതര/ ദേശീയ മാധ്യമങ്ങള്‍ രംഗത്ത് വന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ അദൃശ്യമാക്കപ്പെടുന്നതിനെക്കുറിച്ച് ബഹളം വെച്ചവര്‍ അവര്‍ ദൃശ്യതയിലേക്ക് വന്നപ്പോള്‍ പൊടുന്നനെ കളം മാറിച്ചവുട്ടി. ഇത് പാകിസ്ഥാനില്‍ നിന്ന് ആസൂത്രണം ചെയ്യപ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണെന്ന് അവര്‍ എളുപ്പം സിദ്ധാന്തിച്ചു. ദൃശ്യതയിലേക്ക് വന്ന മുസ്‌ലിം വിദ്യാര്‍ഥി/നികള്‍ തങ്ങളുടെ രക്ഷകര്‍തൃത്വത്തിലേക്ക് വരാത്തതിന്റെ പേരിലുള്ള ലിബറല്‍ മതേതരവാദികളുടെ കൊതിക്കെറുവായിരുന്നു ലവ് ജിഹാദ് പ്രചാരണത്തിന് പിന്നില്‍. മാധ്യമങ്ങളുടെ സഹായത്തോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങിവെച്ചതായിരുന്നു ഈ കാമ്പയിന്‍ എങ്കിലും അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇടതുവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കു പോലും സാധിച്ചില്ല. എന്നല്ല; കേരളത്തിലെ ഇടതുപക്ഷ കാരണവരായ വി.എസ് അച്യുതാനന്ദന്‍ ഈ കാമ്പയിനെ ഏറ്റെടുക്കുകയായിരുന്നു. മതേതര, പ്രഫഷനല്‍ കലാലയങ്ങളില്‍ മാത്രമല്ല, മതപഠന രംഗത്തും മുസ്‌ലിം പെണ്‍കുട്ടികള്‍ അവരുടെ മേല്‍ക്കൈ മുദ്ര പതിപ്പിച്ച വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. സമസ്തയുടെയും മുജാഹിദിന്റെയും ഇരു വിഭാഗങ്ങളാവട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെതാവട്ടെ മദ്‌റസാ പൊതുപരീക്ഷകളിലെ റാങ്ക് ജേതാക്കളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചൂ നോക്കൂ; കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ തന്നെയാണ് മിക്കവാറും റാങ്ക് ജേതാക്കള്‍. വിവിധ സംഘടനകള്‍ മുതിര്‍ന്നവര്‍ക്കായി നടത്തുന്ന ഖുര്‍ആന്‍ പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിലും മുന്‍നിരയില്‍ സ്ത്രീകള്‍ തന്നെ. അതായത്, മതപരവും പ്രഫഷനലുമായ വിദ്യാഭ്യാസത്തിന്റെ രംഗത്ത് മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ വഴിവെട്ടിത്തെളിക്കുന്നതിന്റെ കാഴ്ചകളാണ് കാണുന്നത്. അതായത്, മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വരമുള്ളവരായി മാറുന്നു, കൂടുതല്‍ ദൃശ്യതയിലേക്ക് വരുന്നു എന്നാണിത് കാണിക്കുന്നത്. പണ്ടത്തെ പോലെ എവിടെ നിന്നോ കൊണ്ടു വരുന്ന ഒരു ആണിന് കെട്ടിച്ച് കൊണ്ടുപോകാനായി ചുമ്മായങ്ങ് നിന്ന് കൊടുക്കുന്ന അവസ്ഥയിലല്ല അവള്‍. അതേ സമയം, മതത്തിന്റെ അതിരുകളെക്കുറിച്ച പ്രാഥമികമായ ധാരണകള്‍ അവര്‍ കൊണ്ടുനടക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ ഉത്കര്‍ഷയുള്ള ഒരു ജനതയായി അവര്‍ മാറിക്കൊണ്ടിരിക്കുന്നു. പാട്ടുപാടാനും അത് കമ്പോസ് ചെയ്യാനും അത് വൈറലാക്കാനുമൊക്കെ തട്ടമിട്ട പെണ്‍കുട്ടികള്‍ക്ക് കഴിയുന്നത് അവര്‍ നേടിയെടുത്ത ഈ ദൃശ്യതയുടെയും സ്വയംബോധത്തിന്റെയും ഫലമായാണ്. അതില്‍ ഗുണാത്മകമായ ഒട്ടേറെ ഘടകങ്ങളുണ്ട്. മറ്റെന്തിലുമെന്ന പോലെ പ്രശ്‌നങ്ങളും അതിലുണ്ടാവാം. അതിനെ സാമാന്യവത്കരിക്കാതിരിക്കുകയാണ് വേണ്ടത്. ഗുണാത്മക വശത്തെ കാണാതെ, മുസ്‌ലിം പെണ്‍കുട്ടികളുടെ ദൃശ്യതയെ കേവലമായ സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും കണ്ണിലൂടെ മാത്രം കാണുന്നത് അപകടകരമാണ്. അവരോട് സംവദിക്കാനും സംസാരിക്കാനും അവരുടെ കഴിവുകളെ കൂടുതല്‍ ഗുണപ്രദമായ വഴികളിലേക്ക് ചാലുതിരിച്ചുവിടാനുമാണ് സമുദായ നേതൃത്വവും ബുദ്ധിജീവികളും ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് ചെയ്യുക.
ശീതളിനു ജീവന്റെ കൂടെ അസിസ്റ്റ് ചെയ്യാൻ വല്ലാത്ത ഒരു ജാള്യതയും ഇഷ്ടകേടുമുണ്ടായിരുന്നു. അതെല്ലാം തന്നെ അവളുടെ മുഖത്തും പ്രവർത്തിയിലും തെളിഞ്ഞു കണ്ടിരുന്നു. എങ്കിലും ജീവന്റെ മുൻപിൽ പോകാതിരിക്കാനും ആകാത്ത അവസ്ഥയായിരുന്നു. “ജീവൻ ഈ ഫയലുകൾ എല്ലാം തന്നെ നോക്കി കഴിഞ്ഞു. ഇതിൽ ക്ലാരിഫിക്കേഷൻ ഒന്നുമില്ല” ജീവൻ ഗൗരവത്തോടെ അവളുടെ മുഖത്തേക്കു നോക്കി. ശേഷം അവൾ കൊടുത്ത ഫയലുകൾ ഒന്നുകൂടെ നോക്കി കുറച്ചു പേജുകളിൽ പെന്സില് കൊണ്ടു മാർക് ചെയ്തു. “ശീതൾ… ഞാൻ തന്റെ സുപ്പീരിയർ ഓഫീസർ ആണ്. ഒരു ഓഫീസിൽ അത്യാവശ്യം പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. ഇതു സ്വന്തക്കാരുടെയും ബന്ധുക്കളുടെയും കമ്പനിയാണ് എന്നു കരുതി എന്തുമാകാം എന്നൊരു ധാരണ വേണ്ട. കാൾ മി സർ” ജീവന്റെ ഉയർന്ന ശബ്ദത്തിൽ ശീതൾ ഒന്നു ഞെട്ടി. പെട്ടന്ന് സീറ്റിൽ നിന്നും ചാടി എഴുനേറ്റു. “സോറി സർ” അവന്റെ നോട്ടത്തിലും ഗൗരവമാർന്ന മുഖം കണ്ടും അവളുടെ വായിൽ നിന്നു അവൾ പോലും അറിയാതെ ക്ഷമാപണം വന്നു. “പിന്നെ… ഫയലുകൾ ഒരു തവണയല്ല മൂന്നു പ്രാവശ്യമെങ്കിലും ക്ലാരിഫിക്കേഷൻ ചെയ്യണം. താൻ നോക്കി എന്നു പറഞ്ഞിട്ടും ഞാൻ ഈ പെന്സില് കൊണ്ടു മാർക് ചെയ്തത് എല്ലാം തന്നെ മിസ്റ്റേക് ആണ്. ഒരിക്കൽ കൂടി ഇതുപോലെ ആവർത്തിക്കരുത്. ഒക്കെ…” അവന്റെ ആജ്ഞ കൂടി കേട്ടതോടെ ഫയലുകൾ എല്ലാം വാരി എടുത്തു അവൾ പിറു പിറുത്തു കൊണ്ടു പുറത്തേക്ക് നടന്നു. “ഇയാളാരുവ… തനി കടുവ” ഒടുവിൽ ഡോർ തുറന്നു ചുണ്ട് കോട്ടി അവൾ പറയുന്നത് വ്യക്തമായി ജീവൻ കേട്ടിരുന്നു. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വന്നു അതു കേട്ടപ്പോൾ. “സർ” “ദേവ്നി… ഇന്ന് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ” “സ്കൈ ലാർക് ഫയൽ കൂടി ചെക്ക് ചെയ്യാനുണ്ട്. അവർക്ക് ഒന്നു രണ്ടു റിക്വയർമെന്റ്‌സ് കൂടി ഉൾപ്പെടുത്താൻ ഉണ്ടായിരുന്നു. അതുകൂടി ഉള്പെടുത്താനുണ്ട്. പിന്നെ ഇന്ന് ഉച്ചതിരിഞ്ഞു ഒരു മൂന്നുമണിയോടെ ഒരു അഡ്വേർടൈസിംഗ് അഭിനയിക്കാൻ പോകണം” “ഓഹ്… ഒക്കെ… ആ ആഡിന്റെ ഷൂട്ട് ഇന്നായിരുന്നല്ലേ… ഒക്കെ..ഒക്കെ… പിന്നെ ദേവ്നി… താൻ എന്നെ ഗൗതം എന്നു വിളിച്ചോളൂ… സർ എന്നത് നമുക്കിടയിൽ ഒരു അകലം ഫീൽ ചെയ്യും” “എനിക്ക് കൂടുതൽ കംഫർട് സർ എന്നു വിളിക്കാൻ തന്നെയാണ്. പിന്നെ എന്റെ സുപ്പീരിയർ ഓഫീസർ ആകുമ്പോൾ… അതുമാത്രമല്ല സർ പറഞ്ഞ ആ അകലം… അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്” കടുത്ത ഭാവത്തിൽ അവൾ പറയുമ്പോഴും ചുണ്ടിൽ വിരിയുന്ന ചിരിയൊളിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. “കൃഷ്ണൻ മേനോനെ കാര്യം നിങ്ങൾ വലിയ തറവാട്ടുകർ ഒക്കെ തന്നെയാണ്. എങ്കിലും കച്ചവടം വേറെ തറവാട് വേറെ സുഹൃത് ബന്ധം വേറെ. നിങ്ങളുടെ പഴയ തറവാടും അതിനോട് ചേർന്ന ഒന്നരയേക്കർ സ്ഥലവും… ഒന്നാമത്തെ ഇതൊരു കാട്ടു മുക്കാണ്… എന്റെ സാറിനു അത്ര ആവശ്യം ഉണ്ടായിട്ടൊന്നുമല്ല ഇതു വാങ്ങാൻ സമ്മതിച്ചത്… പിന്നെ പഴമ നില നിർത്തുന്ന വീടുകളും പറമ്പുകളും അങ്ങേരുടെ ഒരു ബലഹീനതയാണ്. ഇങ്ങനെ എവിടെ കണ്ടാലും വാങ്ങി കൂട്ടും. തനിക്ക് റെഡി കാഷ് വേണോ എങ്കിൽ ഞാൻ പറഞ്ഞ വിലയ്ക്കാണ് എങ്കിൽ ഇന്ന് തന്നെ കച്ചോടം നടക്കും… അതല്ല താൻ പറഞ്ഞ വിലയാണെങ്കി നടക്കില്ല” കൂട്ടുകാരനായ സ്ഥല കച്ചവടക്കാരൻ രാഘവൻ പറയുന്നത് കേട്ടു കൃഷ്ണൻ ദൃഷ്ടി വേറെയെങ്ങോ പായിച്ചു കൊണ്ട് നെറ്റിയിലെ വിയർപ്പുകൾ ഒപ്പിയെടുത്തു നിന്നു. അയാളുടെയുള്ളിൽ ഒരു സംഘർഷം തന്നെ നടക്കുന്നുണ്ട്. “അല്ല മേനോനെ തന്റെ അളിയൻ സഹായിക്കില്ലേ തന്നെ. താൻ കാശിനു അത്യാവശ്യമായത് കൊണ്ടാണ് തന്റെ തറവാട് വിൽക്കാൻ പോകുന്നെയെന് എനിക്ക് മനസിലായി. അല്ലെങ്കി ഇത്ര കാശിനു താൻ ഇതു വിൽക്കാൻ ഉദേശിക്കില്ലലോ” കൃഷ്ണൻ മേനോന് അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാനായില്ല… പക്ഷെ അയാളുടെ മനസിൽ കുറെ കാര്യങ്ങൾ മദിച്ചു കൊണ്ടിരുന്നു. സുഭദ്രയെ കള്ളം പറഞ്ഞു മാധവ് മേനോനെ കൊണ്ട് കല്യാണം കഴിപ്പിക്കുമ്പോൾ അയാളുടെ സ്വത്തിലും ഒരു കണ്ണുണ്ടായിരുന്നു. അല്ലെങ്കി തന്നെ താൻ സ്വത്തു മാത്രമേ നോക്കിയുള്ളൂ എന്നു വേണം കരുതാൻ. അതിനു വേണ്ടി പ്രകാശ് രാജിനെ ഒഴിവാക്കാൻ ചെയ്ത കാര്യങ്ങൾ കുറെ ദൃശ്യങ്ങൾ കണക്കെ അയാളുടെ മനസിൽ തെളിഞ്ഞു കൊണ്ടിരുന്നു. പക്ഷെ കണക്കു കൂട്ടലുകൾ എല്ലാം തന്നെ തെറ്റി പോയി. ഒരു കച്ചവടക്കാരന്റെ എല്ലാ കുശാഗ്ര ബുദ്ധിയും മാധവ് മേനോനുണ്ട്. എന്തിനും ഒരു നിയന്ത്രണ രേഖയുണ്ടായിരുന്നു അയാൾക്ക്. ഒരു പരിധിയിൽ കൂടുതൽ സഹായങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല. അയാളെ വക വരുത്താൻ നോക്കിയിട്ടും കാര്യമില്ല… സ്വത്തുക്കൾ എല്ലാം തന്നെ ഗൗതമിന്റെ പേരിലാണ്. പിന്നെ കണ്ട ഏക വഴി ശീതളിനെ കൊണ്ടു അവനെ കല്യാണം കഴിപ്പിക്കുക എന്നുള്ളത് മാത്രമായിരുന്നു. തട്ടിയും മുട്ടിയും ബിസിനസ് കൊണ്ടുപോകുന്നത് അല്ലാതെ കാര്യമായ ഉയർച്ചയൊന്നും തനിക്കില്ല… അത്യാവശ്യമായി പുതിയ ബിസിനസിലേക്ക് വേണ്ട ഒരു കോടി രൂപയുടെ ആവശ്യം… മാധവ് മേനോൻ പഴയ പോലെ തന്നെ കയ്യൊഴിഞ്ഞു… ഇനി ഈ വസ്തു വിൽക്കാൻ അല്ലാതെ വേറെ മാർഗമില്ല…. രാഘവന്റെ കയ്യിൽ പുതിയ ഒരു കസ്റ്റമർ വന്നു കൂടിയിട്ടുണ്ടെന്നു പറഞ്ഞു. തനിക്ക് ആവശ്യമുള്ള പണം ഒരു അവധിയുമില്ലാതെ തരാൻ കഴിയുമെന്ന് പറഞ്ഞതു കൊണ്ടു മാത്രമാണ് ഇഷ്ടമല്ലാതിരിന്നിട്ടു കൂടി തറവാട് വക ഭാഗം വിൽക്കാൻ തീരുമാനിച്ചത്. “ആഹ്… സർ വന്നല്ലോ” രാഘവന്റെ വാക്കുകളാണ് കൃഷ്ണൻ മേനോനെ ഓർമകളിൽ നിന്നുമുണർത്തിയത്. ഒരു അത്യാഢംബര വാഹനമായ ബെൻസ് പുതിയ മോഡൽ കാർ അവർക്കരികിലേക്കു വന്നു നിന്നു. അതിൽ നിന്നുമിറങ്ങിയ ആളെ കണ്ടു ആദ്യം കൃഷ്ണന്റെ കണ്ണുകൾ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് മുഖം വലിഞ്ഞു മുറുകി. “കുറച്ചു താമസിച്ചു… ഈ കാർ എടുക്കാൻ പോയതാണ്. ഇന്ന് രജിസ്ട്രേഷന് ആയിരുന്നു.” “അതൊന്നും സാരമില്ല പ്രകാശ് സാറേ… ഇതു പുതിയ മോഡൽ അല്ലെ ഒത്തിരി കാശായി കാണില്ലേ…” “ആഹ്… ഒരു എണ്പത് ലക്ഷത്തിന് അടുത്തായി” “ഓഹ്… സാറിന്റെ കയ്യിൽ ഇല്ലാത്ത വില കൂടിയ കാറുകൾ ഇനി വല്ലതുമുണ്ടോ” കാറിന്റെ വില കേട്ട അതിശയത്തിൽ രാഘവന്റെ വായിൽ വന്ന ചോദ്യമായിരുന്നു. “എനിക്ക് ഇങ്ങനെയൊരു ഭ്രാന്ത് ഉണ്ടെടോ. വാഹന ഭ്രാന്തു… ആഗ്രഹിച്ചതെല്ലാം ഞാൻ നേടിയെടുത്തിട്ടുണ്ട്… കയ്യിൽ നിന്നും വഴുതി പോയവയുമുണ്ട്… പക്ഷെ അതെന്റെ കൈകളിൽ തന്നെ വന്നു ചേരും… അല്ലെങ്കി ചേർക്കാൻ എനിക്കറിയാം” കൃഷ്ണന്റെ കണ്ണുകളിൽ നോക്കി പറഞ്ഞ വാക്കുകൾ അയാളുടെ ഹൃദയത്തിലാണ് വന്നു പതിച്ചത്. “അപ്പൊ എങ്ങനെയാ നമുക്ക് കാര്യത്തിലേക്ക് കടക്കാം” “കൃഷ്ണൻ എന്റെ സുഹൃത് കൂടിയാണ് പ്രകാശ് സാറേ… ഒരു അത്യാവശ്യം വന്നത് കൊണ്ടാണ്… അല്ലെങ്കി ഇതൊന്നും വിൽക്കേണ്ട ആവശ്യമൊന്നുമില്ല… റെഡി കാശിനാണെങ്കി സർ പറഞ്ഞ വിലയ്ക്ക് സമ്മതമാണ്”… കൃഷ്ണൻ മറുത്തെന്തെങ്കിലും പറയുമോ എന്ന ഭാവത്തിൽ രാഘവൻ ചെരിഞ്ഞു നോക്കി… കൃഷ്ണന്റെ അപ്പോഴത്തെ ഭാവം എന്തെന്ന് അയാൾക്ക് ഒരു പിടുത്തവും കിട്ടിയില്ല. “സമ്മതം” കൃഷ്ണൻ കുറച്ചു നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. അയാളുടെ മുഖം വല്ലാതെ അമർഷം പൂണ്ടിരുന്നു. അതേ സമയം പ്രകാശിന്റെ മുഖം ഒരു കൗശലക്കാരനെ പോലെയായിരുന്നു. ഏകദേശം ഒന്നര കോടി അടുത്തു വരുന്ന സ്ഥലത്തിനാണ് വെറും തൊണ്ണൂറു ലക്ഷത്തിന് ഉറപ്പിക്കുന്നത്. ആവശ്യം തന്റേതായി പോയി. രാഘവന്റെ മുഖം തെളിഞ്ഞു. കിട്ടാൻ പോകുന്ന കമ്മീഷൻ ആലോചിച്ചു. “ഞാൻ ആ ആധാരം എഴുതുന്ന രവിയുടെ അടുത്തു പോയെച്ചു വരാം സാറേ” “രാഘവൻ ഒന്നു നിന്നെ. എന്റെ അഡ്വക്കേറ്റ് തന്നെ വിളിക്കും. ആധാരം എഴുതുന്ന ആളുടെ വിവരങ്ങൾ പറഞ്ഞു കൊടുക്കണം. അയാളുമായി സംസാരിക്കാൻ വേണ്ടിയാണ്. എങ്കിൽ താൻ ചെല്ലു” രാഘവൻ അവരുടെ അടുത്തു നിന്നു മാറിയപ്പോൾ പ്രകാശിന്റെ മുഖത്തു ഒരു വിജയ ചിരി ഉണ്ടായിരുന്നു. “എന്നെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഏതുവരെയായി മേനോനെ” പുച്ഛം കലർന്ന വാക്കുകളായിരുന്നു പ്രകാശിന്റ. താൻ പ്രകാശ് രാജിനെ കുറിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്വേഷിച്ചു നടക്കുന്നത് അയാൾ അറിഞ്ഞുവെന്നു മനസിലായി. കൃഷ്ണൻ വാക്കുകൾ കിട്ടാതെ നിന്നു. “തന്റെ പെങ്ങളെ ഞാൻ സ്നേഹിക്കുമ്പോഴും കല്യാണം കഴിച്ചു കൂടെ കൂട്ടുമ്പോഴും അന്ന് നിനക്കൊന്നും സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്ര ആസ്തി എനിക്കുണ്ടായിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതമായിരുന്നു അന്നും ഇന്നും ഞാൻ ഇഷ്ടപെട്ടിരുന്നത്. അതുകൊണ്ടു തന്നെ ആർക്കുമറിയില്ലായിരുന്നു എന്നെക്കുറിച്ചു. നിന്റെ പെങ്ങളെ ഞാൻ കല്യാണം രജിസ്റ്റർ ചെയ്തതിനു ശേഷമല്ലേ നീയറിഞ്ഞത് ഞങ്ങൾ തമ്മിലുള്ള ബന്ധം പോലും. അന്നത്തെ വലിയ തറവാടികൾ ആയിരുന്നല്ലോ നീയും നിന്റെ തന്തയുമൊക്കെ. നക്കാ പിച്ച കാശിനു പോലും ഗതിയില്ലാത്ത പേരും പെരുമയും ജാതിയും കുലവും നോക്കുന്ന ജന്മികൾ…” പ്രകാശിന്റെ വാക്കുകളിലൂടെ കൃഷ്ണനും തന്റെ അന്നത്തെ തെറ്റുകൾ ഓർത്തു കൊണ്ടിരുന്നു. “ഒന്നുമില്ലാത്തവനെ പോലെ ഞാൻ നിങ്ങളുടെ വീട്ടിൽ കുറച്ചു നാളുകൾ നിന്നു… എന്റെ വീട്ടിലും കാര്യങ്ങൾ അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം വേണമായിരുന്നു… അതിനു വേണ്ടി മാത്രം… പക്ഷെ നിങ്ങളുടെ വീട്ടിൽ ഞാൻ നിന്നിരുന്ന സമയം അത്രയും എന്റെ ചിലവിൽ അല്ലെടാ നീയൊക്കെ മൂന്നു നേരം സുഭിക്ഷമായി ഉണ്ടത്… അന്ന് ഞാൻ പണിയെടുത്ത എന്റെ വിയർപ്പിൽ… എന്റെ വിയർപ്പിന്റെ പങ്കു പറ്റി നിന്റെ ശരീരം കൊഴുപ്പിക്കാൻ ഒരു മടിയുമില്ല… പക്ഷെ എന്റെ ജാതിയും കുലവും നിനക്കൊക്കെ നാണക്കേട് ആയിരുന്നു… സ്വന്തം പെങ്ങളെ വിശ്വസിപ്പിക്കാൻ വേണ്ടി… അതിനു വേണ്ടി മാത്രമല്ലേ നീ ഞങ്ങളെ നിന്റെ വീട്ടിലേക്ക് കൂട്ടിയത്… എന്നിട്ട് അവൾ അറിയാതെ എന്നെ നീയും നിന്റെ വാടക ഗുണ്ടകളും കൂടി ജീവച്ഛവം ആക്കിയല്ലേ പോയത്… ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ ചത്തെന്നു കരുതി റോഡരുകിൽ ഉപേക്ഷിച്ചു പോയി… പെങ്ങളോട് ചെന്നു അവളെ ഉപേക്ഷിച്ചു പോയ ചതിയനായ അവളുടെ ഭർത്താവിന്റെ കള്ളകഥ മെനഞ്ഞു പറഞ്ഞു കൊടുത്തു. പക്ഷെ അവിടെയും നിന്റെ കണക്കു കൂട്ടലുകൾ തെറ്റി… എന്റെ ചോര അവളുടെ വയറ്റിൽ കുരുത്തത് അറിയാൻ നീ വൈകി പോയി… അല്ലെങ്കി എന്റെ മോനെയും നീ… ദൈവവും സത്യവും എന്റെ കൂടെയുണ്ട് കൃഷ്ണ… അല്ലെങ്കി മരണത്തോട് മല്ലിട്ട് റോഡരുക്കിൽ കിടന്ന എന്നെ ആരൊക്കെയോ ചേർന്നു ആശുപത്രിയിൽ എത്തിക്കില്ലായിരുന്നു… അവിടെ നിന്നും എന്റെ വീട്ടുകാരാണ് എന്നെ കൊണ്ടുപോയത്… ഏകദേശം ഒന്നര വർഷത്തോളം എടുത്തു രണ്ടു കാലിൽ ഞാൻ നിവർന്ന് ഒന്നു നിൽക്കാൻ… ആ സമയം കൊണ്ടു നീ നിന്റെ പെങ്ങളെ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് കെട്ടിച്ചു… എന്റെ പ്രണയത്തിനും സ്നേഹത്തിനും അവൾക്ക് എത്രമാത്രം വിശ്വാസമുണ്ടായിരുന്നുവെന്നു ഞാൻ അന്ന് മനസിലാക്കി… ഞാൻ വീണ്ടും വന്നിരുന്നു നിന്നെ അന്വേഷിച്ചു അപ്പോഴാണ് ഞാൻ അവളുടെ കല്യാണം കഴിഞ്ഞതും അറിയുന്നത്… അപ്പോഴും…. അപ്പോഴും ഞാൻ അറിഞ്ഞില്ല… എന്നിൽ ഒരു ജീവൻ അവളിലുണ്ടായിരുന്നുവെന്നു… അവളെ കല്യാണം കഴിച്ചത് മാധവ് മേനോൻ ആണെന്ന് അറിയാമായിരുന്നു… അയാളുടെ പണവും ജാതിയും കണ്ടാണ് പെങ്ങളെ കെട്ടിച്ചു കൊടുത്തതെന്നും എനിക്ക് അറിയാമായിരുന്നു… പക്ഷെ കുറച്ചു നാളുകൾക്ക് മുൻപ് ബാംഗ്ലൂര് വച്ചു നടന്ന ബിസിനസ് മീറ്റിൽ വച്ചു അയ്യരാണ് പറഞ്ഞതു ജീവൻ മാധവ് മേനോന്റെ മകൻ അല്ലായെന്നു… നിന്റെ പെങ്ങൾ സുഭദ്രയുടെ മകൻ ആണെന്ന്… മാധവൻ കല്യാണം കഴിക്കും മുന്നേ അവളെ ചതിച്ചു കടന്നു കളഞ്ഞ ഏതോ ഒരുത്തന്റെ കുഞ്ഞാണെന്നു… ഈ എന്റെ മകനാണ് ജീവൻ എന്നു അന്നാണ്… അന്നാണ് ഞാൻ തിരിച്ചറിഞ്ഞതു…. അന്ന് ഞാൻ ആകെ തളർന്നു പോയിരുന്നു… തിരികെ നാട്ടിലേക്ക് വരും വഴി എന്റെ ഹൃദയം ഒരു നിമിഷം നിന്നു പോയിരുന്നു… ആ സമയത്തു ദൈവദൂതനെ പോലെ എന്റെ അരികിലെത്തി എന്റെ ജീവൻ രക്ഷിച്ചത് എന്റെ മകൻ തന്നെയായിരുന്നു… ഇനി നിന്റെ ഒരു കളികളും നടക്കില്ല കൃഷ്ണ… എന്റെ മോൻ ഇത്രയും വയസിൽ അനുഭവിച്ചത് കുറച്ചു നാളുകൾ കൊണ്ടു ഞാൻ മനസിലാക്കി… അതിനൊക്കെ നീയനുഭവിക്കും കൃഷ്ണ… അനുഭവിപ്പിക്കും ഞാൻ” അവസാന വാക്കുകൾ കൃഷ്ണന്റെ തലയിൽ വല്ലാത്തൊരു മുഴകത്തോടെ വന്നു പതിച്ചു… അനുഭവിപ്പിക്കും… “അതിന്റെ ആദ്യ പടിയാണ്… നിന്റെ തറവാട് എന്റെ കയ്യിൽ ഇരിക്കുന്നത്” പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പ്രകാശ് രാജ് സ്വന്തം കാറിൽ കയറി പോയി.
'ഞാന്‍ ആരുടെ തോന്നലാ'ണെന്ന് കുഞ്ഞുണ്ണിമാഷുടെ ആശങ്ക. എന്‍റെ ജീവിതം ആരുടെയൊക്കെ തോന്നലുകളിലൂടെയാണ് എന്നത് ഒരു അപനിര്‍മാണമാകാം. അങ്ങനെയെങ്കിലും ഒരു ശരാശരി മലയാളി യുവാവിന് 'ആ നാലുപേരെ' കണ്ടെത്താനാകുമോ? ജന്മം മുതല്‍ അവനെ പിന്തുടരുന്ന, അവന്‍റെ ജന്മജവികാരങ്ങളെ, ഇച്ഛകളെ ഞാണിന്മേല്‍ നടത്തുന്ന, രസമുകുളങ്ങള്‍ക്കുമേല്‍ ഉടുപ്പ് ഇടുവിക്കുന്ന ആ നാലു കുരുത്തം കെട്ട സാന്നിദ്ധ്യങ്ങളെ? ഒരു വട്ടമെങ്കിലും അവരെ അഭിമുഖീകരിക്കാന്‍ എത്ര കാലമായി ഉദ്വേഗപ്പെടുന്നു? പുതിയ സ്കൂളിലെ ആറാംക്ലാസ്സിലേക്ക് താന്‍ പറിച്ചു നടപ്പെട്ട ദിവസം ഇന്നുമവന്‍ ഓര്‍ക്കുന്നു. പഴയ സ്കൂളിലെ ക്ലാസ്മുറിപോലെ തന്നെ ഇവിടെയും. പെണ്‍കുട്ടികള്‍ക്കൊരിടം. ആണ്‍കുട്ടികള്‍ക്കൊരിടം. പെണ്‍കുട്ടികളുടെ 'ഇട'ങ്ങളിലേക്ക് വല്ലപ്പോഴും അവന്‍ എത്തിച്ചു നോക്കി. അവരുടെ രീതികള്‍ എങ്ങനെയായിരിക്കും? എന്നാല്‍ ക്ലാസ്സില്‍ ആരുമില്ലാത്തപ്പോള്‍ പോലും അവരുടെ ബെഞ്ചില്‍ ഇരിക്കാന്‍ അവന്‍ ഭയന്നു. 'നാലുപേര്‍ കണ്ടാല്‍ പ്രശ്നമാകുമെന്ന് അവനറിയാമായിരുന്നു. വിലക്കു ലംഘിച്ച് വല്ലപ്പോഴും ആ ഇടത്തെ തൊട്ടും തലോടിയുമെത്തുന്ന കാറ്റില്‍ അവന് അവരുടെ 'മണം' കിട്ടി. ഒരു കുറ്റകൃത്യംപോലെ അതവനാസ്വദിച്ചത് ആര്‍ക്കും കണ്ടുപിടിക്കാനായില്ല. നാലുപേര്‍ അറിയാതെ വേണം ഇത്തരം മനഃസുഖങ്ങള്‍ തേടേണ്ടതെന്ന ഒന്നാംപാഠം അവന്‍ പഠിച്ച വിവരവും ആരുമറിഞ്ഞില്ല. ഇന്നും അവനാ വിജ്ഞാനം ഉപയോഗപ്പെടുത്തുന്നു. സ്വന്തം മൊബൈലില്‍ പെണ്‍കുട്ടികളുടെ നമ്പറുകള്‍ കള്ളപ്പേരില്‍ സേവ് ചെയ്യാന്‍ അവന്‍ വിദഗ്ദ്ധനാണ്. പകല്‍ നേരം സഹപ്രവര്‍ത്തകയോടു മാന്യമായി ഇടപെടാനും അന്തിമയങ്ങുമ്പോള്‍ അവളുടെ ടെലിഫോണ്‍ ജാരന്‍റെ വേഷമെടുത്തണിയാനും അവന് സഭാകമ്പങ്ങളേതുമില്ല. നാലുപേര്‍ അന്തംവിട്ടു പോകും അവന്‍റെ ഭാവപകര്‍ച്ച കണ്ടാല്‍. എങ്കിലും ആ നാലുപേരെ എളുപ്പം അവനവഗണിക്കാവതല്ല. എസ്. എസ്. എല്‍. സി.ക്ക് അവന്‍റെ ചങ്ങാതിമാര്‍ അവനേക്കാള്‍ മാര്‍ക്കു വാങ്ങിച്ചപ്പോള്‍ അവന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടുയര്‍ത്തി അച്ഛനവനെ ശകാരിച്ചത് ഇങ്ങനെ: 'നാലുപേരെ കാണിക്കാന്‍ കൊള്ളില്ല ഇത്'. അച്ഛന് നാലുപേരുടെ മുമ്പില്‍ നിവര്‍ന്നു നടക്കണമെങ്കില്‍ അവന്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങണം പോലും. അന്നവന്‍ കണ്ണുമിഴിച്ചു ചുറ്റും നോക്കി. എവിടെ മറഞ്ഞു നില്ക്കുന്നു തന്‍റെ മിടുക്കിനു മാര്‍ക്കിടുന്ന ആ നാലുപേര്‍? അലമാരയ്ക്കു പുറകിലോ? ടി. വി. സ്റ്റാന്‍ഡിനപ്പുറമോ? അതോ ജനല്‍ക്കര്‍ട്ടനപ്പുറത്തെ ഇളക്കങ്ങളോ? അദൃശ്യരെങ്കിലും അവര്‍ ഭയങ്കരന്മാര്‍ തന്നെയെന്നവനറിഞ്ഞു. അവര്‍ പിണങ്ങിയാല്‍ പിണങ്ങിയതു തന്നെ. ചരിത്ര വിഷയത്തില്‍ തല്പരനായ അവന് തേഡ് ഗ്രൂപ്പെടുത്ത് ഒരു ചരിത്രഗവേഷകന്‍റെ വഴിയിലേക്ക് ഒന്നാം ചുവടുവെക്കാനായിരുന്നു ഇഷ്ടം. എന്നിട്ടും നാലുപേര്‍ ഇതറിഞ്ഞാല്‍ എന്തു പറയുമെന്നു ഭയന്ന് കണക്കില്‍ എന്നും മോശമായ അവന്‍ അച്ഛനോടു പറഞ്ഞു: 'എനിക്ക് എഞ്ചിനീയറായാല്‍ മതി.' കൈ നിറയെ പണമുള്ള ഏതു സീറ്റും വിലയ്ക്കു വാങ്ങി അവനു സമ്മാനിക്കാന്‍ കെല്പുള്ള അച്ഛനായിരുന്നു അവന്‍റേത്. അച്ഛനെ കുറിച്ച് നാലുപേര്‍ എപ്പോഴും നല്ലതു പറയുന്നെന്ന വസ്തുതയ്ക്ക് അവന്‍റെ കുടുംബത്തില്‍ പ്രചാരവുമുണ്ട്. അച്ഛന്‍ ആശ്വാസപൂര്‍വ്വം അവനെ നോക്കി ചിരിച്ചു. 'ഉ.സാ.ഘ'യും 'ല.സാ.ഗു' വും പഴയ ഏതോ രാജാവിന്‍റെ വിശ്വസ്തരായ കാവല്‍ ഭടന്മാരാണെന്ന് തന്‍റെ സ്വകാര്യ നോട്ട്ബുക്കിലെഴുതിയിരുന്നത് അന്നു രാത്രി ഒരു കുറി കൂടി വായിച്ചതിനുശേഷം അവന്‍ വെട്ടി. ആ നോട്ട് ബുക്ക് - സാഹിത്യഭംഗി ഇറ്റുന്ന അവന്‍റെ കുഞ്ഞു കുറിപ്പുകള്‍, മണ്ടന്‍ സ്വപ്നങ്ങള്‍, മുട്ടന്‍ നുണകള്‍ ഒക്കെയായിരുന്നു അതിലെ ഉള്ളടക്കം. സാങ്കേതികതയുടെയും യുക്തിഭദ്രമായ കണ്ടെത്തലുകളുടെയും ലോകത്ത് ഒരു ശരാശരി വിദ്യാര്‍ത്ഥിയായി അവന്‍ പൊരുതി തുടങ്ങി. ശരാശരി മനുഷ്യന്‍റെ ചിന്തകള്‍ക്കപ്പുറം അവന്‍റെ മനസ്സില്‍ സ്വന്തമായൊരു വാചകം, ഒരു തോന്നല്‍ വിരിഞ്ഞില്ല. "നിറഞ്ഞ പീലികള്‍ നിരക്കവെ കുത്തി, നിറുകയില്‍ ചാര്‍ത്തി തിറമൊടു കെട്ടി" പുഞ്ചിരിച്ചു നിന്ന ഉണ്ണിക്കണ്ണനെ അമ്മയുടെ ഒക്കത്തിരുന്നു കൈകൂപ്പി തൊഴുമ്പോഴൊക്കെയും പണ്ടവന്‍ ആര്‍ത്തുചിരിക്കുമായിരുന്നു. എന്നാല്‍ ഒരു തമാശകേട്ട് പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നത്, ഇഷ്ടമുള്ളൊരാളെ കണ്ടുമുട്ടുമ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നത് എല്ലാം മാന്യതയ്ക്കു ചേര്‍ന്നതല്ലെന്ന് അവന്‍ പഠിച്ചു കഴിഞ്ഞു. നാലുപേര്‍ ഇതു കണ്ടാല്‍ "അയ്യോ' എന്നു മൂക്കത്തു വിരല്‍വെക്കുമല്ലോ. 'രാപ്പകല്‍' സിനിമയിലെ മമ്മൂട്ടിയുടെ ചില സീനുകള്‍ക്കൊപ്പം സ്വന്തം ചങ്കില്‍ നിന്നുമുയര്‍ന്നൊരു തേങ്ങല്‍ എത്ര വിദഗ്ദ്ധമായൊളിപ്പിച്ചു കൊണ്ടാണവന്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്കു മുന്നിലഭിനയിച്ചത്. സ്ക്രീനില്‍ നിന്നും അതു കണ്ട മമ്മൂട്ടിക്ക് സ്വന്തം കഴിവില്‍ അവിശ്വാസം തോന്നിയിരിക്കണം. ഇല്ല, ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ അങ്ങനെയങ്ങു വിവാഹം കഴിക്കാന്‍ അവനൊരുക്കമല്ല. അവനാഗ്രഹിച്ചതുപോലെ സൗന്ദര്യം, മനപ്പൊരുത്തം എല്ലാം അനുകൂലമായെങ്കിലും 'നാലുപേര്‍ കേട്ടാല്‍ ഞെട്ടുന്നൊരു' തുക അവളുടെ വീട്ടുകാര്‍ സ്ത്രീധനം തരാതെങ്ങനെ? എന്നാല്‍ വിവാഹമേ കഴിക്കുന്നില്ലെന്നു തീരുമാനിച്ചാലുമെങ്ങനെ? നാലുപേര്‍ക്ക് എന്തൊക്കെ പറഞ്ഞുണ്ടാക്കാന്‍ കഴിയില്ല? ഒടുവില്‍ എണ്ണമറ്റ തുകയ്ക്കുമേല്‍ പേപ്പര്‍വെയ്റ്റുപോലെ വന്ന പെണ്‍കുട്ടിയെ അവന്‍ വിവാഹം കഴിച്ചു ഭാര്യയാക്കി. വിവാഹത്തിനു മുമ്പ് നാലുപേരെ നാണിപ്പിക്കുംവിധം പരസ്പരം കാണുകയോ മിണ്ടുകയോ വരെ ചെയ്തിട്ടില്ല; സത്യം. ദാമ്പത്യത്തിലെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ ഇമ്മിണി വലുതായപ്പോഴും നാലുപേരറിയാതെ അതൊളിപ്പിക്കാന്‍ അവനുമവളും ഒരുപോലെ പരിശ്രമിച്ചു (അവള്‍ക്കും നാലുപേരെ ഭയമുണ്ട്). മൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടു മതി തങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞെന്നായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ നാലുപേര്‍ നിരന്തരം ഓരോന്നു ചോദിച്ചു സ്വസ്ഥത കെടുത്തിത്തുടങ്ങിയതിനാല്‍ ഇരുവരും ഒന്നിച്ചു ജപിച്ചു: 'ഒരു കുഞ്ഞിക്കാല്‍ വരട്ടെ'. അവര്‍ക്കിടയില്‍ പ്രേമമില്ലാതെ ജനിച്ച ആ കുഞ്ഞിന് എന്തു പേരിടുമെന്നും അവര്‍ ശങ്കിക്കാതിരുന്നില്ല. അതിനും പരിഹാരമുണ്ടായി! 'നാലുപേര്‍ കുറ്റംപറയാത്തൊരു പേര്.' അങ്ങനെയൊരു പേര് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. ആ കുഞ്ഞ് അവര്‍ ശീലിപ്പിക്കുന്ന വഴികളിലൂടെയോ അല്ലാതെയൊ വളരട്ടെ. (കുടുംബത്തോടൊപ്പമിരിക്കുമ്പോള്‍ ലോകോത്തര മാന്യനും അല്ലാത്തപ്പോള്‍ ലോകത്തിലില്ലാത്ത വൃത്തികെട്ടവനുമായി ആ കുഞ്ഞ് മാറുമായിരിക്കാം?) തുടക്കത്തിലെ പ്രശ്നം ഇപ്പോഴുമവനെ അലട്ടുന്നു. തന്‍റെ ജീവിതം ഇക്കാലമത്രയും നിയന്ത്രിച്ചു പോന്ന ആ നാലുപേരെ, എന്നാല്‍ പ്രതിസന്ധിഘട്ടങ്ങളിലൊരിക്കല്‍ പോലും പണം കൊണ്ടോ മനസ്സുകൊണ്ടോ സഹായം ചെയ്യാന്‍ രംഗത്തു വന്നിട്ടില്ലാത്ത ആ അഭ്യുദയകാംക്ഷികളെ ഒരു വട്ടമെങ്കിലും കണ്ടുമുട്ടിയിരുന്നെങ്കില്‍! വീടുപണിതപ്പോള്‍, പെയിന്‍റടിച്ചപ്പോള്‍, കാറുവാങ്ങിയപ്പോള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ വരെ ആ നാലുപേരുടെ ഇഷ്ടത്തിനു വിലകൊടുത്ത അവന്‍റെ ഒരാഗ്രഹമാണത്. അവന്‍ വിചാരപ്പെട്ടു പോവുകയാണ്- എത്രവട്ടം തന്‍റെ സ്വതഃസിദ്ധമായ തീരുമാനങ്ങള്‍ക്കുമേല്‍ അവര്‍ കടന്നാക്രമണം നടത്തി! റോഡപകടത്തില്‍പെട്ട് പ്രാണനുവേണ്ടി ഇരന്ന സഹജീവിയെ ആശുപത്രിയിലെത്തിക്കാനൊരുങ്ങിയപ്പോഴടക്കം, തനിക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്നൊരു പ്രവൃത്തി അവനില്‍ നിന്നുണ്ടാകാമായിരുന്ന ഓരോ വേളയിലും വിലക്കുകളുമായി വന്നു പേടിപ്പിച്ചു അവര്‍. 'അവനവന്‍റെ കാര്യം നോക്കി ജീവിക്കാത്തവരൊക്കെ' നാലുപേര്‍ക്കു മുമ്പില്‍ അപഹാസ്യരായ ചരിത്രം അവന്‍ കേട്ടിട്ടുണ്ട്. ചരിത്രത്തെ തിരുത്തണമെങ്കില്‍ അസാമാന്യധൈര്യം വേണം താനും. ശരാശരി മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍. പിന്നെയും അവര്‍, ആ നാലുപേര്‍ എന്തൊക്കെ ചെയ്തുവെച്ചു! അവര്‍ കാരണം മൂല്യം നഷ്ടപ്പെട്ട നാണയങ്ങളായി മാറിയതെന്തൊക്കെ? സ്നേഹം, പ്രണയം, കാരുണ്യം, ആത്മാര്‍ത്ഥത, ദയ... പിന്നെയും എത്രയെത്ര ചേതോഹര വികാരങ്ങള്‍! അതത്രയും വേണ്ടതുപോലെ നേടാതെയും കൊടുക്കാതെയും എത്രപേര്‍ ഈ ഭൂമിയില്‍ ജനിച്ചു ജീവിച്ചു മടങ്ങിപ്പോയി! ഇപ്പോഴും അതങ്ങനെ. ഇനിയെങ്കിലും അവരെ കാണണം. അവനിതാ ധൃതിയായി. സമൂഹത്തിന്‍റെ ഏതോ അടരുകള്‍ക്കുള്ളില്‍, സദാചാരത്തിന്‍റെ വച്ചു വില്പനക്കാരായി, സര്‍ക്കസ് പരിശീലകരുടെ ചാട്ടകളുമായി പാര്‍ക്കുന്ന ആ മര്യാദരാമന്മാര്‍ ഒരു നിമിഷം പുറത്തുവരൂ. (യുവകഥാകൃത്തായ ലേഖകന്‍ ജേര്‍ണലിസം അദ്ധ്യാപകന്‍ കൂടിയാണ്. ഇതിനോടകം മൂന്നിലധികം ചെറുകഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)
മഹാരാഷ്‌ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; നീക്കങ്ങൾ ശക്തമാക്കി ബിജെപി-ശിവസേന സഖ്യം- Maharashtra govt to face Floor test മുംബൈ : മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം ഷിൻഡെ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. വോട്ടെടുപ്പിനെ ... സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതി; വാദം തുടരുന്നു മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ ക്ലൈമാക്‌സിലേക്ക്. നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് എന്ന ഉദ്ധവ് താക്കറെ സർക്കാരിന്റെ ഹർജിയിൽ വാദം സുപ്രീം കോടതിയിൽ തുടരുന്നു. ... മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ആത്മവിശ്വാസത്തോടെ ഏകനാഥ് ഷിൻഡെ; മഹാരാഷ്‌ട്രയിലേക്കുള്ള മടക്കം ഉടൻ മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ഏകനാഥ് ഷിൻഡെ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ... മഹാരാഷ്‌ട്ര വിശ്വാസ വോട്ടെടുപ്പിലേക്ക്; ബിജെപി എം എൽ എമാരുമായി ദേവേന്ദ്ര ഫഡ്നവിസ് രാജ്ഭവനിൽ; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുംബൈ: രാഷ്ട്രീയ അസ്ഥിരത തുടരുന്ന മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന. ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി എം എൽ എമാർ കത്ത് നൽകിയതിനെ തുടർന്നാണ് 30ന് ...
‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ ലണ്ടൻ: പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് തന്നെ എത്തിക്കണമെന്ന് വാദം. വേറെ ഏത് ... സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഐഎസിൽ ചേർന്നു : കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ് കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാൻ ആൻഡ് സിറിയയിൽ ചേർന്ന കുവൈത്തി പൗരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് ... ഐഎസ് കൊടും ഭീകരൻ മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു പെൻറഗൺ: സിറിയയിലെ ഐഎസ് ഭീകര നേതാവ് മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഏറ്റവും മുതിർന്ന അഞ്ചു തലവൻമാരിൽ ഒരാളാണ് ... വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി കൊച്ചി: കണ്ണൂർ വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻഐഎ കോടതി. പ്രതികളായ ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. ... ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഭീകരസംഘടനയായ ഐഎസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണി മുഴക്കി ഐഎസ് ഖൊറസാൻ പ്രോവിൻസ്. ബിജെപി മുൻ വക്താക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് ഭീകരസംഘടനയായ ഐഎസ്കെപി ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്. ഖൊറസാൻ ... ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം; പ്രതിക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ് ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് ... കാബൂൾ പള‌ളിയിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ കാബൂള്‍: റംസാന്‍ മാസത്തിലെ അവസാന വെള‌ളിയാഴ്‌ച കാബൂളിലെ ഖലീഫ സാഹിബ് പള‌ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐഎസ് സ്ഥിരീകരിച്ചത്. ... സിറിയയില്‍ ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ഭീകരരുടെ ആക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു ബെയ്റൂട്ട്: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള സംഘത്തിന്‍റെ മുന്‍ മേധാവി നടത്തിയ ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ഭീകരരുടെ ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ വെടിവയ്പില്‍ ഏഴു ... ‘ഹിജാബ് ധരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ല, ഇല്ലെങ്കില്‍ നിരവധി പേര്‍ മരിച്ചുവീഴും’; ഭീഷണിയുമായി ഐഎസ് ഡല്‍ഹി: ഹിജാബ് ധരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ലെന്നും, തടഞ്ഞാല്‍ നിരവധി പേര്‍ മരിച്ചുവീഴുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെയാണ് ഐഎസ് ... ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ക്യാമ്പയിന്‍ വഴി സംഘടനയിലേക്ക് യുവാക്കളെ കൂട്ടാനൊരുങ്ങി ഐ.എസ്: രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു ഡല്‍ഹി: ഓണ്‍ലൈന്‍ മുഖാന്തിരം ഭീകരസംഘടനയായ ഐ.എസിലേക്ക് ആളെ കൂട്ടിയ രണ്ട് ശ്രീനഗര്‍ സ്വദേശികളെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ. ഇന്ത്യയ്‌ക്കെതിരെ അക്രമാസക്തമായ ജിഹാദ് നടത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ... പാകിസ്ഥാനിലെ പള‌ളിയിലെ ചാവേറാക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു കാബൂള്‍: പാകിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് ... ഐഎസിൽ പോയ ആയിഷയെ തിരികെകൊണ്ടുവരണം: പിതാവിന്റെ ഹർജിയിൽ എട്ടാഴ്ച്ചക്കകം തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി ഡൽഹി : ഐഎസിൽ ചേർന്ന തന്റെ മകളെയും കൊച്ചുമകളെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ ഫ്രാൻസിന്റെ ഹർജിയിൽ വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ... അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരില്‍ 25 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു, താലിബാന്‍ ജയിലില്‍ നിന്നും തുറന്ന് വിട്ടവരുള്ളത് ഇവിടെ…. ഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഭീകരപ്രവർത്തനത്തിനായി രാജ്യം വിട്ട് ഐഎസില്‍ ചേര്‍ന്നവരില്‍ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരസംഘടനയുടെ ... ‘ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകും’; എംഎൽഎ എം.കെ മുനീറിന് ഭീഷണിക്കത്ത് മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്‍റെ അവസ്ഥ ഉണ്ടാകുമെന്നാണ് ... ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കശ്മീരില്‍ പോകാന്‍ പദ്ധതി ഇട്ടിരുന്നു; യുവതികളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ കണ്ണുര്‍: കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച്‌ സോഷ്യല്‍ മീഡിയ വഴി ഐ.എസ് ആശയപ്രചരണം നടത്തുകയും ആളെ കൂട്ടുകയും ചെയ്തുവെന്ന കുറ്റാരോപിതരായ രണ്ട് യുവതികളെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ... ബലിപെരുന്നാള്‍ രാത്രിയിലെ ചാവേറാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ബാഗ്‌ദാദ്: ഇറാക്കിലെ ബാഗ്‌ദാദില്‍ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ​ഗോള ഭീകരസംഘടനയായ ഇസ്ലാമിക്സ്റ്റേറ്റ്. ചാവേറാക്രമണത്തിൽ 35 പേരാണ് മരണപ്പെട്ടത്. അറുപത് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ... ‘സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് അബദ്ധം പറ്റിയത്, അവരുടെ ഡി.എന്‍.എ തന്നെ ഇന്ത്യാവിരുദ്ധം’: ഐ.എസിനെ എതിര്‍ത്ത് കേന്ദ്രത്തെ പിന്തുണച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി തീരുമാനത്തെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍ തൃശൂര്‍: ഐ.എസിനെ എതിര്‍ത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി തീരുമാനത്തെ പരിഹസിച്ച്‌ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. രാഹുല്‍ പി ... പത്തനാപുരത്ത് ഭീകരര്‍ തമ്പടിച്ചു, കനകമലയ്ക്കും വാഗമണ്ണിലും നടന്ന ഭീകര കൂടിച്ചേരലിന് സമാനം; കേസ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിന് ഭീകരവാദ ബന്ധമെന്ന് സംശയം. കേസ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഏറ്റെടുത്തു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന ... അഫ്ഗാന്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല; രാജ്യത്തിന്റെ ഒരു പ്രശ്‌നമാണതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമ, മെറിന്‍ ജോസഫ്, സോണിയ സെബാസ്റ്റിയന്‍, റഫീല എന്നിവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ... ”തല താഴ്‌ത്തേണ്ടത് പിണറായി സര്‍ക്കാരും, ഉമ്മന്‍ ചാണ്ടിയും, എല്ലാ രാഷ്ട്രീയക്കാരുമാണ് ജിഹാദിസവും ലൗ ജിഹാദും ഉണ്ടെന്നും ഇവിടത്തെ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി കൊണ്ടു പോകുന്നുണ്ടെന്നും നിരന്തരമായി മുറവിളി കുട്ടിയപ്പോഴെല്ലാം അങ്ങനെയൊന്ന് ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഇതിനെയൊക്കെ മൂടിവച്ച ആളുകളാണ് ഇവരൊക്കെ”; അലി അക്ബര്‍ തിരുവനന്തപുരം: നിമിഷ ഫാത്തിമ കേസില്‍ പ്രതികരിച്ച്‌ അലി അക്ബര്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ വിഷയത്തില്‍ പ്രതികരിച്ചത്. ചര്‍ച്ചയില്‍ നിമിഷ ഫാത്തിമയുടെ ... Page 1 of 16 1 2 … 16 Next Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
മദ്ധ്യ ഇറ്റലിയില്‍, അബ്രൂസി മലനിരകളില്‍ കപ്പിസ്ത്രാനോ എന്ന ഗ്രാമത്തിലാണ് 1386 ജൂണ്‍ 24-ന് ജോണ്‍ ജനിച്ചത്. സിവില്‍ ലോയും കാനന്‍ ലോയും പെറുഗ്യായില്‍ പോയി പഠിച്ച് പ്രശസ്തമായ നിലയില്‍ പാസ്സായ ജോണ്‍ 27-ാമത്തെ വയസ്സില്‍ പെറുഗ്യായുടെ ഗവര്‍ണറായി നിയമിതനായി. പക്ഷേ, 1416-ല്‍ മലറ്റെസ്റ്റ ആ നഗരം പിടിച്ചടക്കുകയും സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച ജോണിനെ തടവുകാരനാക്കുകയും ചെയ്തു. തടവില്‍ കിടന്ന സമയത്ത് തന്റെ ആത്മരക്ഷയെപ്പറ്റി ജോണ്‍ ഗൗരവ പൂര്‍വ്വം ചിന്തിച്ചു. ഒരു വലിയ തുക കൊടുത്ത് തടവില്‍നിന്നു മോചിതനായപ്പോള്‍ ലൗകിക ജീവിതം പൂര്‍ണമായി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ഒരു സ്വപ്നത്തില്‍ തനിക്കു പ്രത്യക്ഷപ്പെട്ട ഫ്രാന്‍സീസിനെ അനുകരിച്ച് ജീവിതം ചിട്ടപ്പെടുത്താനായിരുന്നു പദ്ധതി. തടവില്‍ പോകുന്നതിനു മുമ്പ് വിവാഹിതനായെങ്കിലും ഭാര്യയുമൊത്തു കഴിയാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. വിവാഹമോചനം നേടിയ ജോണ്‍ 1415 ഒക്‌ടോബര്‍ 4-ന് ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. പ്രഭാഷണകലയില്‍ അദ്വിതീനായിരുന്ന സിയെന്നായിലെ വി. ബര്‍ണര്‍ദ്ദീന്‍ ആയിരുന്നു ജോണിന്റെ ഗുരുവും വഴികാട്ടിയും. സഹപാഠിയും നിയമവിദ്യാര്‍ത്ഥിയുമായിരുന്ന വി. ജയിംസ് മാര്‍ച്ചെസ് തുടര്‍ന്നുള്ള നാല്പതുവര്‍ഷക്കാലം മിഷണറിപ്രവര്‍ ത്തനങ്ങളിലും സഭാപരിഷ്‌കരണത്തിലും സഹായിയായി കൂടെയുണ്ടായിരുന്നു. ഒമ്പതു വര്‍ഷം വി. ബര്‍ണര്‍ദീനൊപ്പം മിഷണറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. 1425-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം സ്വന്തമായി വചനപ്രഘോഷണം ആരംഭിച്ചു. ഇറ്റലിയുടെ പ്രധാന നഗരങ്ങളിലെല്ലാം പ്രഭാഷണം നടത്തിയ അദ്ദേഹത്തിന്റെ ശ്രോതാക്കളുടെ എണ്ണം ഇരുപതിനായിരവും മുപ്പതിനായിരവുമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ദൈവാലയങ്ങളില്‍ ഇടം തികയാതിരുന്നതിനാല്‍ വിശാല മൈതാനങ്ങളിലായിരുന്നു പ്രഭാഷണം നടത്തിയിരുന്നത്. ഉത്തര ഇറ്റലിയിലെ ബ്രെഷ്യായില്‍ ഒരുലക്ഷത്തി ഇരുപത്താറായിരം പേരാണത്രെ അദ്ദേഹത്തെ ശ്രവിക്കാന്‍ ഓടിക്കൂടിയത്. ലത്തീനിലായിരുന്നു പ്രസംഗം, സാധാരണക്കാര്‍ക്കുവേണ്ടി അതു പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നു. പ്രഭാഷണത്തോടൊപ്പം അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ രണ്ടായിരം രോഗികളെയാണ് നെറ്റിയില്‍ കുരിശടയാളം വരച്ച് ആശീര്‍വദിക്കേണ്ടിവന്നത്. വി. ബര്‍ണര്‍ദീനെപ്പോലെ, ക്രിസ്തുവിലുള്ള വിശ്വാസം പൂര്‍ണബോധ്യത്തോടെ ജോണ്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 1426-ല്‍ പേപ്പല്‍ ഇന്‍ക്വിസിറ്ററായി നിയമിതനായി. അന്നു ശക്തമായി ആഞ്ഞടിച്ച ഫ്രാറ്റിസെല്ലി ശീശ്മയ്‌ക്കെതിരെ ദക്ഷിണ ഇറ്റലിയിലും സിസിലിയിലും പ്രചരണം നടത്തേണ്ടിവന്നു. 1443-ല്‍ ഒബ്‌സര്‍വന്റ്‌സ് എന്ന ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യാസസഭയുടെ മിനിസ്റ്റര്‍ ജനറലായി നിയമിതനായി. 1439 മുതല്‍ തുടര്‍ച്ചയായി, വിവിധ മാര്‍പാപ്പമാരുടെ കീഴില്‍ പാലസ്തീന, പോളണ്ട്, ഫ്രാന്‍സ്, ആസ്ത്രിയ, ബൊഹീമിയ തുടങ്ങിയ രാജ്യങ്ങളിലെ പേപ്പല്‍ പ്രതിനിധിയായിരുന്നു. ഫ്രാന്‍സിലായിരുന്നപ്പോള്‍ ക്ലാരസഭയുടെ പരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വി. കൊളെറ്റിനെ കണ്ടുമുട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ബൊഹീമിയയില്‍ പ്രബലമായിരുന്ന ഹൂസൈറ്റ് പാഷണ്ഡതയ്‌ക്കെതിരെ യുദ്ധം ചെയ്തു ജയിക്കേണ്ടി വന്നു. 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. അവര്‍ക്കെതിരെ ഒരു കുരിശുയുദ്ധം തന്നെ ജോണിനു പ്രസംഗിക്കേണ്ടിവന്നു. ഹങ്കറിയില്‍ ആയിരങ്ങളെ യുദ്ധത്തില്‍ നയിക്കേണ്ടിവന്നു. ഒരവസരത്തില്‍ കീഴടങ്ങലിന്റെ വക്കത്തെത്തിയ സൈന്യത്തിന്റെ മദ്ധ്യത്തില്‍ കുരിശുയര്‍ത്തിപ്പിടിച്ചുകൊണ്ട് ആവേശം പകര്‍ന്ന ജോണ്‍ സൈന്യത്തെ വിജയത്തിലെത്തിച്ചു. മൂന്നുമാസത്തിനുശേഷം 1456 ഒക്‌ടോബര്‍ 23-ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
ഇലക്കുടിലുകളും മഞ്ഞുവീടുകളും എന്ന പേരിൽ വി. രവികുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഉലാവ് എച്ച്. ഹേഗിന്റെ കവിതകൾ വായിക്കാനെടുത്തപ്പോൾ, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുന്ന പോലെ, ഉണക്കപ്പുല്ലിൽ കത്തിപ്പിടിക്കുന്ന ചെറുനാളം പോലെ ആദ്യമൊക്കെ നിസ്സഹായമായി, അണഞ്ഞും കത്തിയും പിന്നെപ്പിന്നെ ബലം കയറിയും ചീറിയും വളർന്നും സകലതും വിഴുങ്ങിയും ഒരു ചണ്ഡവാതമായിപ്പാഞ്ഞും, മുന്നിൽ വരുന്നതെന്തിനേയും വിഴുങ്ങുന്നൊരു ശക്തിയായി കവിത വരികയായിരുന്നു. തന്റെ കവിതകളെക്കുറിച്ച് ഉലാവ് ഇങ്ങനെ പറയുന്നു: എന്റെ കവിതകൾ സാധാരണമാണ്‌. നിറം കെട്ടത്, ഭാരം കൂടിയത്. അതായത് വില്യം ബ്ളേക്ക് പറയുന്ന തരം ‘കാവ്യപ്രതിഭ’യൊന്നും അതിലില്ല. അദ്ദേഹത്തിന്റെ കവിതകൾ ജീവനും വെളിച്ചവും നിറഞ്ഞതായിരുന്നു, അനായാസമായിരുന്നു. ഞാനിപ്പോഴും അസ്തിവാരത്തിനു കല്ലു നിരത്തുന്നതേയുള്ളു, അടിയിൽ നിന്നു മുകളിലേക്കു കെട്ടിവരുന്നതേയുള്ളു. മുകളിൽ വരാൻ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നല്ല കവിത കടലാസ്സിൽ പ്രകാശം പരത്തിനില്ക്കും. നിങ്ങൾ പുസ്തകം വായിച്ചടച്ച് അലമാരയിൽ വച്ചിട്ടേറെ നേരം കഴിഞ്ഞും ഏകാന്തമായ അന്ധകാരത്തിൽ അതിന്റെ തിളക്കം കാണാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കവിതകളെ അദ്ദേഹം മൂന്നായി തരംതിരിക്കുന്നു: ഈ വശത്തെ കവിതകൾ: സാധാരണ കണ്ണുകൾ കൊണ്ടു കാണുന്നത്. അതിരിലെ കവിതകൾ: മറുവശത്തു നിന്നുള്ള വെളിച്ചം അരിച്ചിറങ്ങി മറ്റു ചിലതായി നമുക്കനുഭവപ്പെടുന്നത്. മറുവശത്തെ കവിതകൾ: എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ വളരെ അപൂർവ്വമായത്. സുന്ദരമായതെന്തെങ്കിലും സൃഷ്ടിക്കുക എന്നതുപോലെ തന്നെ മനോഹരമായ ഒരു സംഗതിയായാണു ഉലാവ് കവിതയെഴുത്തിനെയും കാണുന്നത്, അതാകട്ടെ വ്യക്തിപരമാകണമെന്നുമില്ല. നമുക്കു പുറത്തു നിന്നുകൊണ്ട് നമുക്കെഴുതാനാകുമെന്നു പറയുന്ന അദ്ദേഹം, വിഷയം മനുഷ്യൻ ആകണമെന്നേയുള്ളുവെന്നും അഭിപ്രായപ്പെടുന്നു. നിങ്ങൾക്ക് കണ്ണു കാണില്ലെന്നതോ നിങ്ങൾക്കു മുടന്തുണ്ടെന്നതോ നിങ്ങളുടെ കവിതയുടെ കാര്യത്തിൽ പ്രസക്തമല്ല. വായനക്കാരനെ ആനന്ദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കലാസൃഷ്ടിക്കൊരുങ്ങുമ്പോൾ നിങ്ങൾ വ്യക്തിപരതയെ അതിജീവിക്കണം, നിങ്ങളുടെ സ്വകാര്യദുഃഖങ്ങൾ നിങ്ങളിൽത്തന്നെ വയ്ക്കണം. ഉലാവ് ആകട്ടെ വായനക്കാർക്കുവേണ്ടി എഴുതുക എന്നതൊരു ലക്ഷ്യമായി കാണാത്ത കവിയായിരുന്നു. എമിലി ഡിക്കിൻസണെ ഉദാഹരണമായി എടുത്തുകൊണ്ട് അദ്ദേഹം ഇക്കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നു: മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ വളരെപ്പെട്ടെന്ന് അതിസാധാരണമായിപ്പോകും. എമിലി തനിക്കു വേണ്ടി എഴുതി. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു കിട്ടുന്ന പൊള്ളയായ സന്തോഷം അവർക്കാവശ്യമുണ്ടായിരുന്നില്ല. തന്റെ സമകാലീനർക്കു വേണ്ടിയാണ്‌ അവർ എഴുതിയിരുന്നതെങ്കിൽ അവരുടെ കൃതികൾ ഈ മട്ടാവുമായിരുന്നില്ലെന്നും ഉലാവ് ചൂണ്ടിക്കാണിക്കുന്നു. കവികളിൽ മഹിതിയായി അദ്ദേഹം എമിലിയെ വാഴ്ത്തുന്നു. കവി തന്റെ വായനക്കാരിൽ ശ്രദ്ധിക്കേണ്ടതില്ല. അയാളുടെ കണ്ണുകൾ നമുക്കറിയരുതാത്ത ഒരു ലക്ഷ്യത്തിലായിരിക്കണം. കവി തന്റെ വാക്കുകൾ എന്തു ഫലമാണ്‌ ജനിപ്പിക്കാൻ പോകുന്നത് എന്നതിൽ ശ്രദ്ധിക്കാൻ പാടില്ല; അയാൾ തന്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധയൂന്നുക, കളിയിൽ മുഴുകിയ കുട്ടിയെപ്പോലെ. കവിതയുടെ രൂപത്തിനു പ്രത്യേക പരിഗണനയൊന്നും നൽകാനും ഉലാവ് തയ്യാറല്ല. അദ്ദേഹം പറയുന്നു: നിങ്ങൾക്കവർ വീഞ്ഞ് വച്ചുനീട്ടിയാൽ വാങ്ങി അല്പം രുചിക്കുക. ഗ്ലാസ്സിന്റെ രൂപം, അത് ഉരുണ്ടതാണോ ആറു വശമുള്ളതാണോ എന്നതൊന്നും കാര്യമുള്ളതല്ല. അതേ സമയം മനോഹരമായ ഒരു ഗ്ലാസ്സ് സുഖാനുഭൂതിയുടെ അളവ് കൂട്ടുകയും ചെയ്യും. താളമില്ലാതെ കവിതയെഴുതുന്നത് നീരു വറ്റിയ പുഴയിൽ തോണിയിറക്കുന്ന പോലെയായിട്ടാണു അദ്ദേഹം കാണുന്നത്. താളം ഒരു പുഴയാണ്‌. നിങ്ങൾക്കതിൽ തോണിയിറക്കി ഒഴുക്കിനൊത്തൊഴുകാം, അത് നിങ്ങളെ കൊണ്ടുപൊയ്ക്കോളും. ഓരോ പുതിയ താളവും വേറിട്ടൊരു പുഴയാണ്‌. അതിനൊത്ത തോണി നിങ്ങൾക്കു വേണം. വ്യവസ്ഥാപിതവൃത്തങ്ങളിൽ നിങ്ങൾ സുരക്ഷിതനാനെന്നു പറയുന്നത് അതുകൊണ്ടാണ്‌. താളമുണ്ടായിരിക്കുന്നിടത്തോളം വൃത്തമുക്തമായി കവിതയെഴുതുന്നതിൽ തെറ്റില്ല. കവിയാകണമെന്നു ലക്ഷ്യമിടുന്നവരോട് അദ്ദേഹം ആഭിചാരം ശീലിക്കാൻ പറയുന്നു; അതായത്, വാക്കുകളെ അവയുടെ യുക്തിപരമായ അർത്ഥം മാത്രം കണക്കാക്കാതെ അവയുടെ ശബ്ദവും നിഗൂഢതയും കൊണ്ടു കൂടി പ്രയോഗിക്കാൻ പഠിക്കണമെന്ന്. ദുർമന്ത്രവാദം, എന്നു നിങ്ങൾ പറഞ്ഞേക്കാം; അങ്ങനെയാണെന്നു വരാം, പക്ഷേ അത് വലിയ കലയാണ്‌. കവിയാകാൻ ശ്രമിക്കുന്നവർ അതിൽ വൈദഗ്ദ്ധ്യം നേടണം. എഴുതാനിരിക്കുമ്പോൾ നമുക്കു മുന്നിൽ തുറന്നുകിടക്കുന്ന ഒരു പുതിയ പേജ്. ആ പേജിലെ എല്ലാം സ്വതന്ത്രമാണ്. അദ്ദേഹം പറയുന്നു: നിങ്ങൾക്കതിൽ ഓടിച്ചാടി നടക്കാം. കുട്ടിയായിരിക്കുമ്പോൾ കാട്ടിനുള്ളിൽ പായലു പിടിച്ച ഒരു വെളിയിടം കണ്ടെത്തുന്ന പോലെയാണത്; പതുപതുത്ത ആ പായൽവിരിപ്പിൽ നിങ്ങൾക്കു തലകുത്തി മറിയാം, കിടന്നുരുളാം. ഇരുന്നെഴുതുന്നതിനോടല്ല ഉലാവിനു മതിപ്പുള്ളത്. ഇരുന്നെഴുതിയാൽ കവിത വരില്ല എന്നദ്ദേഹം അവകാശപ്പെടുന്നു. ഇതിനു ന്യായീകരണമായി എഴുതുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്ന ബ്യോൺസൺ, ആശയങ്ങൾ കിട്ടാൻ നല്ലൊരു വഴിയായി മലകയറ്റത്തെ കരുതിയ ഒലാവ് വിന്യെ എന്നിവരെ ഒക്കെ അദ്ദേഹം കൂട്ടുപിടിക്കുന്നു. നടന്നുകൊണ്ടാണ്‌ മാൻഡെല്ഷ്ടം മനസ്സിൽ കവിത രൂപപ്പെടുത്തിയിരുന്നതെന്ന മാൻഡെല്ഷ്ടമിന്റെ ഭാര്യയുടെ സാക്ഷ്യപ്പെടുത്തലും ഓർമ്മിപ്പിക്കുന്നു. ഗ്രീക്ക് ദാർശനികർ നടന്നുകൊണ്ടാണ്‌ ചിന്തിച്ചിരുന്നതത്രേ. “എത്ര ചെരുപ്പുകൾ തേഞ്ഞുപോയിട്ടാണ്‌ ദാന്തേ ഡിവൈൻ കോമഡി എഴുതിയത്?” എന്ന മാൻഡെല്ഷ്ടമിന്റെ ചോദ്യം ഉലാവും ഉന്നയിക്കുന്നു. എല്ലാം എല്ലാവരുമായി പങ്കുവെക്കുന്നതിനോടും ഈ കവിയ്ക്ക് താൽപ്പര്യമില്ല. എല്ലാം പങ്കുവെക്കാനുള്ളതല്ല. മനുഷ്യജീവിക്കും സ്വന്തമായ രഹസ്യമുണ്ട്, നിഗൂഢതയുണ്ട്, ആ നിഗൂഢത അയാൾക്ക് തന്റെ ശവക്കുഴിയിലേക്കു കൊണ്ടുപോകാനുള്ളതുമാണ്‌. കവിയും മനുഷ്യനാണ്; അതിനാൽ അയാൾ സകലതും പങ്കുവയ്ക്കാൻ പാടില്ല. കലയുടെ ആൾത്താരയിൽ നിങ്ങൾക്കു പലതും നിവേദിക്കാം, എന്നാൽ ഒന്നൊഴിയാതെ എല്ലാം എന്നില്ല. തുറക്കരുതാത്ത ഒരു വാതിലുണ്ട്. വല്ലപ്പോഴുമൊരു കവിതയേ എഴുതാൻ ആകുന്നുള്ളുവെങ്കിൽ അതിൽ തൃപ്തിപ്പെടാൻ ഉലാവ് നിർദേശിക്കുന്നു. പൊന്മുട്ടയിടുന്ന താറാവിന്റെ കഥയെടുത്തുകൊണ്ട് അദ്ദേഹം പറയുന്നു: എന്നും ഓരോ പൊന്മുട്ടയിടുന്ന താറാവിനെക്കുറിച്ച് ഈസോപ്പ് ഭാര്യയോടു പറഞ്ഞു. എന്നാൽ ഭാര്യയുടെ ചിന്ത പോയത് താറാവിനെ കൊന്നാൽ പൊന്മുട്ടയെല്ലാം ഒരുമിച്ചു കിട്ടുമല്ലോ എന്നായിരുന്നു. അതവർ നടപ്പാക്കുകയും ചെയ്തു. പക്ഷേ ഈ താറാവിന്റെ വയറും മറ്റു താറാവുകളുടേതു പോലെ തന്നെയായിരുന്നു. പല കവികളുടെ കാര്യവും ഇതു തന്നെ. ഇടയ്ക്കൊരു കവിതയെഴുതുന്നതുകൊണ്ടു തൃപ്തിപ്പെടാതെ തങ്ങളെ ഒരുമിച്ചു തുറന്നുകാണിക്കാൻ അവർ ശ്രമിക്കുന്നു. എന്നു പറഞ്ഞാൽ, തങ്ങളുടെ ഉള്ളിൽ എന്താണെന്നറിയാൻ അവർ തങ്ങളെത്തന്നെ കശാപ്പു ചെയ്യുന്നു. ഉലാവിന്റെ നിരീക്ഷണത്തിൽ കുറച്ചു മാത്രം എഴുതുന്നയാളിന്റെ പെൻസിൽ മുന കൂർത്തതായിരിക്കും. ഒരു നല്ല കവിയുടെ വാക്കുകളും വരികളും താളവും നിശ്ചയിക്കുന്നത് വ്യാകരണത്തിന്റെയോ കാവ്യശാസ്ത്രത്തിന്റെയോ നിയമങ്ങളായിരിക്കില്ല, അയാളുടെ ഹൃദയസ്പന്ദനമായിരിക്കും. അവലംബം: വി. രവികുമാർ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഉലാവ് എച്ച്. ഹേഗിന്റെ കവിതാസമാഹാരം - 'ഇലക്കുടിലുകളും മഞ്ഞുവീടുകളും’ Published on January 01, 2022 in ഉലാവ് എച്ച്. ഹേഗ്, രചനാതന്ത്രം Share: സുജീഷ് മലയാള കവി. പരിഭാഷകൻ. 1992 ജുലൈ 21 നു ജനനം. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം. Newer Post Older Post Home Tags ഉലാവ് എച്ച്. ഹേഗ് കലയും ജീവിതവും കവിതാചരിത്രം തത്ത്വം നിലപാട് പരിഭാഷ പ്രേമം രചനാതന്ത്രം ലോർണ ക്രോസിയർ വായന റസ്സൽ എഡ്സൺ റിൽക്കെ റ്റൊമാസ് ട്രാൻസ്ട്രോമർ
പൊലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിയത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും അറസ്റ്റിൽ ചണ്ഡീഗഢ്: പൊലീസില്‍ ജോലി നല്‍കാമെന്ന പേരില്‍ പണം തട്ടിയ വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും പിടിയില്‍. ഹരിയാനയിലെ അംബാല സ്വദേശിയായ തേജേന്ദര്‍ സിംഗ്, ദേരാബസ്സി സ്വദേശിനി ... വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ കേസ് വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ (wayanad) നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ ... കണ്ണൂർ ജില്ല ട്രഷറിയിൽ വി​ജി​ല​ൻ​സ്​ റെയ്ഡ് : സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ് നടത്തിയ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പി​ടി​കൂ​ടി ക​ണ്ണൂ​ർ: ജി​ല്ല ട്ര​ഷ​റി​യി​ൽ വി​ജി​ല​ൻ​സ് റെയ്ഡ്.​ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് വിജിലൻസ്​ പി​ടി​കൂ​ടി. സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ത്തി​​ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​ നി​തി​ൻ​രാ​ജാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ​യും ... കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പുരോഹിതന്റെ പേരുപറഞ്ഞ് 55 ലക്ഷം തട്ടിയെടുത്തു: മലപ്പുറം സ്വദേശി മര്‍ഷൂക്ക് അറസ്റ്റിൽ മലപ്പുറം: കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പുരോഹിതൻ ബായാര്‍ തങ്ങളുടെ പേരില്‍ സുഹൃത്തില്‍ നിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാന്‍ ... ‘കേരളത്തിലെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നത്’; കെ.സുരേന്ദ്രന്‍ തിരുവനന്തപുരം: കേരളത്തിലെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളില്‍ ... പ്രേതബാധ ഒഴിപ്പിക്കാനെത്തി നാലുപവനുമായി മുങ്ങിയ പ്രതി അറസ്റ്റില്‍ കോട്ടയം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയിൽനിന്നും നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് ... കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: മലപ്പുറം സ്വദേശി അമീര്‍ സുഫിയാനിയുടെ ഇരകളായത് നിരവധിപ്പേര്‍ കൊച്ചി: നേവി ജോലി വാ‌​ഗ്ദാനം ചെയ്ത മലപ്പുറം കൈനോട് പിലാക്കല്‍ അമീര്‍ സുഫിയാനിയുടെ (25) തട്ടിപ്പിന് ഇരകളായത് രണ്ട് ഡസന്‍ പേര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ... തിരുവനന്തപുരം നഗരസഭയിലെ 33.96 ലക്ഷം തിരിമറി: തട്ടിപ്പ് ബാങ്ക് സീൽ പതിപ്പിച്ച ചെല്ലാൻ ഉപയോഗിച്ച്; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ തിരുവനന്തപുരം: നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം കോർപറേഷന്റെ നാലു സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥർ തട്ടിയത് ലക്ഷങ്ങൾ. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കൺകറന്റ് ഓഡിറ്റു വിഭാഗം ... സി.പി.എം നിയന്ത്രണത്തിലുള്ള പാലക്കാട് കുലുക്കല്ലൂര്‍ പഞ്ചായത്ത് കാര്‍ഷിക സഹകരണ സംഘത്തില്‍ സാമ്പത്തിക തട്ടിപ്പ് സി.പി.എം നിയന്ത്രണത്തിലുള്ള പാലക്കാട് കുലുക്കല്ലൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തില്‍ സാമ്പത്തിക തട്ടിപ്പ്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ ... സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്‌പാ തട്ടിപ്പ്; 46 പേരുടെ വായ്‌പ തുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്, ഭരണസമിതി പിരിച്ചു വിട്ടു തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്‌പാ തട്ടിപ്പ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഇത് ... വീണ്ടും മണിചെയിന്‍ തട്ടിപ്പ്, പതിനായിരം ഇട്ടാല്‍ 200 കിട്ടും; മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവർക്ക് നഷ്ടമായത് കോടികള്‍ കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടമായത് കോടികള്‍. മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാണ് പലരുടെയും പണം പോയത്. തുടര്‍ന്ന് കാശ് ... യുഎഇയില്‍ ഡ്രൈവർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറോളം പേരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കൈക്കലാക്കിയ മലപ്പുറം സ്വദേശി മുഹമ്മദ് യൂസഫ് ഇസാം അറസ്റ്റിൽ മലപ്പുറം: വിസ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പണം തട്ടിയ ട്രാവല്‍സ് ഉടമ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം(21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി ... കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യിൽ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് അം​ഗ സം​ഘം അറസ്റ്റി​ല്‍. മു​സ്ത​ഫ, കു​ഞ്ഞി​രാ​മ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നീ ... സ്വ​ര്‍​ണ​പ്പ​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ നടത്തിയത് ര​ണ്ടു കോ​ടി 76 ല​ക്ഷം രൂ​പയുടെ തിരിമിറി: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ് ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ല്‍ പ​ണ​യം വ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ വീ​ണ്ടും പ​ണ​യം വ​ച്ച്‌ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വെ​ട്ടി​ച്ചു. ബാ​ങ്ക് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ന​ന്ദ​കു​മാ​ര്‍ ന​ല്കി​യ ... ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടി : സരിത നായരുൾപ്പെടെ 3 പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത.എസ്. നായരുൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്‌ കേസിലെ ... കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ : ഒരു മാസത്തിനിടെ തട്ടിയെടുത്തത് 1.09 കോടി രൂപ ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലുണ്ടാക്കി തട്ടിപ്പ്. ഇരുപത്തിയേഴായിരത്തോളം ആളുകളെയാണ് വ്യാജ തൊഴിൽ വെബ്സൈറ്റിലൂടെ കബളിപ്പിച്ചത്. ഇത്തരത്തിലൊരു മാസത്തിനിടെ രജിസ്ട്രേഷൻ ഫീസായി ... നടൻ വിനീതിന്റെ പേരിൽ തട്ടിപ്പ് : പരാതിയുമായി താരം നടനും നർത്തകനുമായ വിനീതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പ്. വിനീതാണെന്ന് തെറ്റിദ്ധരിപ്പിച്ച് നർത്തകിമാർക്ക് തൊഴിലും മറ്റു അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ... ജിന്നടക്കം അലാവുദ്ദീന്റെ അത്ഭുതവിളക്ക് വിറ്റു, വില രണ്ടരക്കോടി : ഡോക്ടറുടെ പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ മീററ്റ്: ഉത്തർ പ്രദേശിൽ അലാവുദീന്റെ അത്ഭുത വിളക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2.5 കോടി രൂപ വാങ്ങി ഡോക്ടറെ വഞ്ചിച്ചതായി പരാതി. താന്ത്രിക വിദ്യയിൽ അഗ്രഗണ്യരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ... ഡി.ജി.പിയും ഐ.ജിയുമുൾപ്പെടെയുള്ള പോലീസ് ഉന്നതരുടെ പേരിൽ വ്യാജ അക്കൗണ്ട് : സമൂഹ മാധ്യമത്തിലൂടെ നടക്കുന്നത് വൻ തട്ടിപ്പ് തിരുവനന്തപുരം : പോലീസിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി നടക്കുന്നത് വൻ പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും ഡിവൈഎസ്പിയും ഉൾപ്പെടെയുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് ... 100 കോടി രൂപയുടെ തിരിമറി : ഗാസിയാബാദ് ബാങ്കിലെ 24 ഡയറക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ് ഗാസിയബാദ് : 100 കോടിയോളം രൂപ തിരിമറി നടത്തിയതിന് ഗാസിയാബാദിലുള്ള മഹാമേദ കോപ്പറേറ്റീവ് ബാങ്കിന്റെ 24 ഡയറക്ടർമാർക്കെതിരെ കേസെടുത്തു. അർഹതയില്ലാത്തവർക്ക് ബാങ്ക് ഉദ്യോഗസ്ഥർ ലോൺ നൽകിയെന്നും അതിലൂടെ ... Page 1 of 2 1 2 Next Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ഇന്ന് നമുക്ക് രസം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കല്യാണ വീടുകളിൽ ചോറിൻ്റെ കൂടെ രസമുണ്ടാവുന്നത് കഴിക്കുക എന്നല്ലാതെ വീട്ടിൽ നാം അധികമൊന്നും രസം ഉണ്ടാക്കാൻ ശ്രമിക്കാറില്ല. എന്നാൽ വീട്ടിൽ എത്രയും പെട്ടെന്ന് തന്നെ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
രണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു. കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച് നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു. ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി. ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു. 'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു. 1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി. കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി. ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു. ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു. ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന് കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി. ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്. ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു. പാളയത്തില്‍ പടയില്ല. തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള്‍ കുറേ കഴിഞ്ഞിരുന്നു. ആര്‍ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്‍ട്ടി. ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന്‍ റഊഫ് ലീഗിനെ വിളിച്ചുണര്‍ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം. പക്ഷെ ഒരു കാര്യം ഉറപ്പ്. വഴി അത്ര എളുപ്പമല്ല. ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്‌കാരിക നായകര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം. കേരളീയ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്നത്. ഒരു വ്യഭിചാര കേസ് എന്നതിനേക്കാള്‍ വലിയ ഗൗരവം ഇതിനു വന്നു ചേര്‍ന്നിരിക്കുകയാണ്. കൈകൂലി മുതല്‍ കൊലപാതകം വരെ അധികാര ദുര്‍വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള്‍ കേരളം വിശ്വസിക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്‍ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ''മുസ്‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല. കോണ്‍ഗ്രസ്‌പോലെ കേരളാ കോണ്‍ഗ്രസ്‌പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്. പക്ഷെ ആ പാര്‍ട്ടി നിലനില്‍ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്. ആ പാര്‍ട്ടി ഇല്ലെങ്കില്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മോശമാകും.'' അഡ്വ: എ. ജയശങ്കര്‍. മാതൃഭൂമി ആഴ്ച്ചപതിപ്പ് 2011 ജൂണ്‍ 23 ആദര്‍ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്‌കാരിക പ്രവര്‍ത്തര്‍ ലീഗിനെക്കുറിച്ച് പറഞ്ഞു. പൊതുസമൂഹത്തെ പഠിപ്പിച്ചു. ലീഗില്ലാതായാല്‍ തീവ്രവാദികള്‍ കേരള മുസ്‌ലിംകളെ റാഞ്ചുമെന്നവര്‍ മുന്നറിയിപ്പു നല്‍കി. ഇതേ കാര്യമാണ് ഈജിപ്ത് ഉള്‍പ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ മര്‍ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള്‍ അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്. ഞങ്ങള്‍ അധികാരമൊഴിഞ്ഞാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരും. മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്‍ണതയും എത്ര മതേതരമാണെന്നാലോചിക്കുക. മുസ്‌ലിംലീഗിന്റെ നിലപാടില്ലായ്മകള്‍. ലോക വ്യാപകമായ് ഇന്ന് മുസ്‌ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്. സാമ്രാജ്യത്താല്‍ ടാര്‍ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത. പക്ഷെ ഇതൊന്നും മുസ്‌ലിംലീഗിന് ബാധകമായ കാര്യമേ അല്ല. സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള്‍ പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്. സാമ്രാജത്വ അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില്‍ അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്. ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു. ഉത്തരേന്ത്യയില്‍ നടന്ന ഭീഭത്‌സമായ വര്‍ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്‍ത്തുക എന്നതായിരുന്നു ലീഗ് നയം. ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ മിതവാദമെന്ന നാമധേയത്തില്‍ ആഘോഷിച്ചു. ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു. പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു. പാണക്കാട്ടെ തങ്ങള്‍ ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിനുപുറത്തുള്ള മുസ്‌ലിംകള്‍ ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ലീഗിന് കഴിയുമായിരുന്നില്ല. ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില്‍ എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി. അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്. അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല. രാഷ്ട്രീയമെന്നാല്‍ നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല്‍ സംഭവിച്ചത്. 91 ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെ ലീഗ് മുന്‍കൈയ്യില്‍ ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ചു. ലീഗീ തര മുസ്‌ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു. ആ ക്യാംപയിന്‍ വടകര ബേപ്പൂര്‍ ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി. ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല. ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്‍.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര്‍ ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില്‍ എക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല. കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര്‍ എത്തിച്ചേരും. 2004 ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില്‍ സീറ്റ് നിഷേധിച്ചു. തുടര്‍ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയില്ല. പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്‍കി. സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്‌വാല ഇന്ത്യയിലെ തന്നെ മികച്ച പാര്‍ലമെന്റ് മെമ്പര്‍മാരില്‍ ഒരാളാണ്. പാര്‍ലമെന്റിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്. 85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മികച്ച പര്‍ലമെന്റേറിയന്‍ ജി.എം. ബനാത്‌വാലയെക്കുറിച്ച് മുസ്‌ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു. ''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്‌വാല സാഹിബാണല്ലോ. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയുടെ ജനറല്‍ സിക്രട്ടറിയാണദ്ദേഹം. ഭരണഘടനയില്‍ നിന്ന് നാല്‍പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് അദ്ദ്ഹം ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. ഇത് സംബന്ധമായി അദ്ദേഹം ലോക്‌സഭയില്‍ ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള്‍ ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കതക്കതായിരുന്നു. മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന്‍ ഇന്ന് മുസ്‌ലിം ഭരതത്തിന്റെ മുഴുവന്‍ വാത്സല്യ ഭാജനമായിക്കഴിഞ്ഞു. ഖാഇദമില്ലെത്തിന്റെ കാല്‍പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്‍പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്‍ത്ത മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്.''(ശരീഅത്തിന്റെ രാഷ്ട്രീയം 1985) ഇന്നത്തെ മുസ്‌ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്‍ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രാത്ഭമല്ല. കാരണം പാര്‍ലമെന്റില്‍ പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള്‍ കുറേയായി. അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്‍ട്ടിക്ക് പുറത്താവുന്നത്. ബനാത്‌വാല എന്ന പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കപ്പെടുന്നത്. ഒരു പാര്‍ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്‍ത്തകന്‍പോലുമല്ലാത്ത ലീഗ് വ്യവസായി പാര്‍ലമെന്റംഗമാവുന്നത്. കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി മുസ്‌ലിം സമൂഹം കടന്നു പോയ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്‍. ബട്‌ല ഹൗസ് മുതല്‍ അബ്ദുന്നാസര്‍ മഅ്ദനി വരെയുള്ള. അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്‍. പൗരാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള്‍ ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില്‍ സര്‍ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്. ഇന്റലിജന്‍സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കേസ് നടത്തിയ ബോംബയിലെ ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്. ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ് ചെറുവിരലനക്കിയതായി കാണാന്‍ കഴിയില്ല. എന്നല്ല അത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്‍ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം. രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള്‍ വേണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു. ഒപ്പം ലീഗ് വിദ്യാര്‍ഥി സംഘടന ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്‌കരിക പരിപാടി നടത്തുന്നു. സപ്തംബര്‍ 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്‌ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്‌ലിം' ആയിത്തീരാനാണ്. ഇസ്‌ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്‍ത്തപ്പെടുന്ന ഇതര മുസ്‌ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്. ഇത് ധാര്‍മ്മിക ജീര്‍ണത എന്നതിനേക്കാള്‍ ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്. ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്‍ന്ന സംവേദനം പുലര്‍ത്തുന്നവരാണ് വര്‍ത്തമാന മുസ്‌ലിം സമൂഹം. പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്, മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള്‍ ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര്‍ പുലര്‍ത്തുന്നുണ്ട്. ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള്‍ പ്രകടിപ്പിക്കുന്ന നവീനതയും ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്‍ക്കോ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്. അതിന് ഒരു മുനയോ മുഖമോ തുടര്‍ച്ചയോ ഉണ്ടാവാറില്ല. ഉണ്ടാകാനാവശ്യമായ ഒരു സാംസ്‌കാരിക മൂലധനവും ലീഗിന്റെ വശമില്ല. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മത്സരിച്ച് സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില്‍ പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്. പി.സുരേന്ദ്രന്‍ ഒരിക്കല്‍ എഴുതിയ പോലെ ഭരണത്തില്‍ വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുതലായ ഔദ്ധ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന്‍ ലീഗ് ശ്രമിച്ചു പോരാറുണ്ട്. കേരളത്തിലെ മുസ്‌ലിം മത സാമൂഹ്യ സംഘടനകളുടെ സര്‍ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ബോധ്യമാവും. പരിസ്ഥിതി വികസന വിഷയത്തില്‍ ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള്‍ ഇപ്പോള്‍ ലീഗിനുണ്ട്. കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ച് ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല. ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല. കെ.ടി. ജലീല്‍ ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില്‍ പറഞ്ഞതായി പത്ര വാര്‍ത്ത വന്നിരുന്നു. ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.'' അഞ്ചു വര്‍ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍, കുഞ്ഞാലിക്കുട്ടി മുതല്‍ മുനീര്‍ വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ ലീഗിന് ചില ബോധോദയങ്ങള്‍ ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില്‍ വിളിച്ചു കൂട്ടിയിരുന്നു. അതിനു മുമ്പ് കോട്ടക്കലില്‍ യോഗം ചേര്‍ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം. രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ കാലവസ്ഥയില്‍ സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി. അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല. പുനര്‍ വിചാരത്തിന് പ്രസക്തിയില്ല. ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. അനുഭവം മികച്ച ഗുരുനാഥനാണ്. പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്‍ഷം കറങ്ങി പൂര്‍ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു. കേവല പ്രായോഗികതയില്‍ കെട്ടിപ്പടുത്താല്‍ കുറേ കഴിയുമ്പോള്‍ അത് അപ്രായോഗികമായിത്തീരും. കാരണം കേവല പ്രായോഗികത എന്നാല്‍ ജീര്‍ണതയെയും അധാര്‍മികതയെയും ചെറുക്കാനുള്ള മുഴുവന്‍ പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്. അധാര്‍മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്. ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മ്മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍ ലീഗിനു കഴിഞ്ഞില്ല. ലീഗിനേക്കാള്‍ നല്ല രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്. ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്‍, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില്‍ 92 ഡിസംബര്‍ 6 ശേഷം മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില്‍ ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്‍ത്തകളായിരിക്കുമത്്. നിലപാടില്ലായ്മ ഒരുപാര്‍ട്ടിക്ക് അലങ്കാരമാണെങ്കില്‍ ഈ വിവാദം അതിന്റെ തൊങ്ങലും. തോരണങ്ങളുമാണ്. മുസ്‌ലിം ലീഗ് നേതൃനിരിയില്‍ തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്‍ന്നു പോയ പ്രസ്ഥാനമാണ് ലീഗ്. വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില്‍ ലീഗത് ചെയ്തു കഴിഞ്ഞു. അതിനുവേണ്ടി നേതാക്കള്‍ ത്യാഗം ചെയ്തു. ലീഗിനെക്കൊണ്ടാവുന്ന വിധത്തില്‍ അവര്‍ സമുദായത്തെ മുഖ്യധാരയില്‍ കൊണ്ടു വന്നു. ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്‍ക്കാഴ്ച്ചയോ സര്‍ഗശേഷിയോ ലീഗിനില്ല. മിഷനും അജണ്ടയും തീര്‍ന്നപ്പോള്‍ ഒരു സംഘടന എന്ന നിലക്ക് ജീര്‍ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി. മുസ്‌ലിം സമൂഹത്തില്‍ നിന്നും കോണ്‍ഗ്രസ്സും കേരളകോണ്‍ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം. പക്ഷെ മുസ്‌ലിം സമൂഹത്തിന് അതാവശ്യമേയില്ല. അതായിരുന്നു അവരുടെ ആവശ്യമെങ്കില്‍ അവര്‍ ലീഗ് കെട്ടിപ്പടുക്കുകയോ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിലോ കേരളാകോണ്‍ഗ്രസ്സിലോ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്‍ക്കര്‍ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്‍ട്ടിക്ക് പ്രസക്തിയുള്ളൂ. Posted by T Muhammed Velom at 9:48 PM 21 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest വികസനപഠനത്തിന്റെ രാഷ്ട്രീയം നമ്മുടെ കാലത്തെ ഏറ്റവും പ്രലോഭിപ്പിക്കുന്ന വാക്കാണ് വികസനം. പൊതുസമൂഹം ഏറെ ദാഹിക്കുന്നത് വികസനത്തിനായാണ്. അറുകൊലകളെയും അരുതായ്മകളെയും ന്യായമാക്കിത്തീര്‍ക്കുന്ന പരമ മൂല്യമാണിപ്പോള്‍ വികസനം. കേരളം വികസനപഠനങ്ങളിലെ സവിശേഷ ഇടമുള്ള ഒരു ബിന്ദുവാണ്, വികസനപഠനത്തിലെ ഒരു വിഷയമാണ് സാമ്പത്തിക വളര്‍ച്ച ഏറെ കൈവരിക്കാതെ സാമൂഹികവളര്‍ച്ച നേടിയസ്ഥലം. 12-ാം പഞ്ചവല്‍സര പദ്ധതി പടിവാതില്‍ക്കലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാധ്യമവിവാദത്തിന്റെ ദൂരം മാത്രമേ ബാക്കിയുള്ളൂ. പല കോണിലും വികസനചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ജനുവരി 1,2,3 തിയ്യതികളില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പഠനകോണ്‍ഗ്രസ് തിരുവനന്തപുരത്ത് വെച്ചുനടന്നു. കോണ്‍ഗ്രസിന്റെ പഠനകോണ്‍ഗ്രസ് ഫെബ്രുവരി മധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. 1996-ല്‍ ഇ.എം.എസ് ആണ് കേരളവികസനത്തെക്കുറിച്ച ജനകീയ പഠനപരിപാടിക്ക് തുടക്കമിട്ടത്. അത് ജനകീയാസൂത്രണത്തിന്റെ കളരിയും അവതരണവുമായിരുന്നു. വികസനത്തിന് സമവായം വേണമെന്ന് ഇ.എം.എസ് നിര്‍ദേശിച്ചു. ഇടതിനും വലതിനുമിടയില്‍ വികസനത്തെ മുന്‍നിര്‍ത്തി ഒരു വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള വികസനവിഷയത്തില്‍ വലതുപക്ഷവുമായി സഹകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ സന്നദ്ധത അദ്ദേഹം തുറന്നറിയിച്ചു. വലതുപക്ഷം ഇടതുപക്ഷവുമായി സഹകരിക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു. വികസനമെന്ന വാക്ക് തീര്‍ത്തും മുതലാളിത്തവുമായി ബന്ധപ്പെട്ട് പിറവികൊണ്ട ഒന്നാണ്. പദോല്‍പത്തി മാത്രമല്ല, വികസനമെന്ന വാക്ക് പ്രാഥമികമായും സ്വാഭാവികമായും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് മുതലാളിത്തത്തിന്റെ കാഴ്ചപ്പാടാണ്. സ്വാഭാവികമായും അത് മണ്ണിന്റെയും മനുഷ്യന്റെയും താല്‍പര്യങ്ങള്‍ക്കപ്പുറം മൂലധനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കും. അതേസമയം മുതലാളിത്ത വികസനത്തിന്റെ നിര്‍മാണമൂല്യത്തെ അവഗണിക്കാനാവില്ല. ഇതിനകത്ത് നിന്നുകൊണ്ട് മുതലാളിത്ത വികസനത്തിന്റെ മനുഷ്യവിരുദ്ധതയേയും പ്രകൃതിവിരുദ്ധതയെയും ചെറുക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. മുതലാളിത്തവിരുദ്ധ പ്രസ്ഥാനങ്ങള്‍ വികസനപഠനത്തില്‍ ഇടപെടുന്നത് ഇത്തരമൊരു തിരുത്തിനുവേണ്ടിയാണ്. ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന്റെ അനൗപചാരിക ആസൂത്രണമാണ് വികസനപഠനങ്ങള്‍. കലാശാലകള്‍, ഔപചാരിക ഗവേഷണസ്ഥാപനങ്ങള്‍, ആസൂത്രണ കമ്മീഷനുകള്‍ എന്നിവയും ജനകീയ പ്രസ്ഥാനങ്ങളും ഗവണ്‍മെന്റിതര ഏജന്‍സികളും ഇന്ന് ഇത്തരം പഠനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. വികസനത്തിന്റെ വിഷയത്തില്‍ അരാഷ്ട്രീയമായ ഒരു സമവായമോ ഒത്തുതീര്‍പ്പോ സാധ്യമല്ല. സമകാലിക സമൂഹത്തിലെ ഏറ്റവും തീവ്രമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നാണ് വികസനം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അങ്ങേയറ്റം അരാഷ്ട്രീയ ഒരു സമവായം ഇക്കാര്യത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വികസനവിഷയത്തിലിപ്പോള്‍ സര്‍വകക്ഷി സമവായമുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വികസനത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിയാണ്. ദുര്‍ബല ജനവിഭാഗങ്ങളാണ് അതിന്റെ പ്രതിപക്ഷം. അവരുടെ ഉല്‍ക്കണ്ഠകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ജനകീയ സമരങ്ങളാണിപ്പോള്‍ യഥാര്‍ഥ പ്രതിപക്ഷം. ഭരണപക്ഷത്തിന്റെ 'ബി' ടീമായ ഔപചാരിക പ്രതിപക്ഷം വ്യാജ പ്രതിപക്ഷമാണ്. സി.പി.ഐ.എം, ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യം നടത്തിയ പഠനകോണ്‍ഗ്രസ് വികസനചര്‍ച്ചയുടെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഔപചാരിക ഉല്‍ഘാനമായിരുന്നെങ്കിലും അത് കേരളത്തിലെ ഈ വിഷയത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇടപെടുന്ന മുഴുവന്‍ പ്രധാനവ്യക്തികള്‍ക്കും ഇ.എം.എസ് പേരുവെച്ച് കത്തെഴുതി ക്ഷണിച്ചിരുന്നു. എന്നാല്‍ 2011-ലെ പഠനകോണ്‍ഗ്രസിന്റെ പ്രത്യേകത ഇടതുപക്ഷം കേരളത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളുമായും പഠിതാക്കളുമായും പണ്ഡിതന്മാരുമായും വികസനവിഷയത്തില്‍ തങ്ങള്‍ക്കൊന്നും സംസാരിക്കില്ലെന്ന പ്രസ്താവനയായിരുന്നു ഇപ്രാവശ്യത്തെ പഠനകോണ്‍ഗ്രസ്. തങ്ങള്‍ക്ക് പുറത്ത് തങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വലതുപക്ഷത്തോടാണെന്നായിരുന്നു സി.പി.ഐ.എം. പറയാന്‍ ശ്രമിച്ചത്. പച്ചയും ചുവപ്പും തമ്മില്‍ അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും ആദിവാസികളും തമ്മില്‍ മതാടിത്തറയില്‍ സാമൂഹ്യമണ്ഡലത്തില്‍ ഇടപെടുന്നവരും മതേതരസമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ മുഴുവന്‍ വാതിലുകളും അടച്ചിടാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. ഒരു സംഘടന എന്നനിലയില്‍ സോളിഡാരിറ്റി കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തിന്റെ വികസനത്തിനു തിരുത്തുപറയുന്ന സമരങ്ങളിലുണ്ട്. നമ്മുടെ സാമാന്യജനം സമരത്തിനൊപ്പമല്ല, വികസനത്തിനൊപ്പമാണ്. അവനെ ബാധിക്കാത്ത മുഴുവന്‍ കാര്യത്തിലും അവന്‍/അവല്‍ അതിവേഗ ബഹുദൂര വികസനത്തിനൊപ്പം ഓടുകയാണ്. സമരം V/s വികസനം എന്ന ധ്വന്ദ്വസമവാക്യം തിരുത്തപ്പെടണമെന്ന് സോളിഡാരിറ്റി ആഗ്രഹിക്കുന്നു. സമരത്തിന്റെ നിഘണ്ടു വേണ്ട, പാടില്ല, സമ്മതിക്കില്ല എന്നാണ്. വികസനത്തിന്റെ ശബ്ദഘോഷം വേണം വരണം എന്നാണ്. അതുകൊണ്ട് വഴിമുടക്കികള്‍ എന്നത് ജനകീയ പ്രക്ഷോഭകരുടെ പര്യായപദമാണ് നമ്മുടെ നാട്ടില്‍. സമരം കേവലം വേണ്ടെന്ന വിസമ്മതപ്രഖ്യാപനം മാത്രമല്ല, ഇതല്ല വേണ്ടതെന്ന പ്രസ്താവനകൂടിയാണ്. വേണ്ടതിനെക്കുറിച്ച വിശദീകരണം കൂടിയാണ്. ഏത് ജനകീയ സമരത്തെയും സൂക്ഷ്മമായി പഠിച്ചാല്‍ അത് വികസനത്തെ മറ്റൊരു കാഴ്ചപ്പാടിന്റെ അവതരണമാണെന്നറിയാനാവും. സമരത്തെ വികസനത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത്തരം വിവര്‍ത്തനങ്ങളെ സമാഹരിച്ച് കേരള വികസന ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പ്ലാച്ചിമട ജലവിഭവത്തെക്കുറിച്ച എം.എന്‍.സികളുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും കാഴ്ചപ്പാടിനെതിരായ മറ്റൊരു കാഴ്ചപ്പാടിന്റെ പ്രബോധനം കൂടിയാണ്. ചെങ്ങറ ഭൂമി പ്രശ്‌നത്തെക്കുറിച്ച സാമ്പ്രദായിക ധാരണകള്‍ക്കെതിരെ മറ്റൊരു വിതരണരീതിയും ഉടമസ്ഥതാവാഖസവും മുന്നോട്ടുവെക്കുകയാണ്. ഈ ബോധ്യങ്ങളില്‍ നിന്നാണ് പുതിയകേരളം വികസനഫോറം എന്നപേരില്‍ കേരളവികസനത്തെ അധികരിച്ച് ഒരു ജനകീയ പഠനപരിപാടി നടത്താന്‍ തീരുമാനിച്ചത്. കേരളത്തിനു എന്തുവേണ്ട എന്നു മാത്രമല്ല, വൈജ്ഞാനിക മികവോടെ കേരളത്തിനു എന്തുവേണം എന്നുകൂടി പറയാന്‍ ശ്രമിക്കുന്ന യത്‌നമാണീ പരിപാടി. അതിരുകള്‍ മാഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന ഇടതിനും വലതിനുമപ്പുറം ജനപക്ഷത്തു നില്‍ക്കുന്ന എത്രയോ ഗവേഷകരും അക്കാദമീഷ്യന്മാരും അനൗപചാരിക പഠിതാക്കളും ഇവിടെയുണ്ട്. അവരുടെ ഒത്തുചേരലും പങ്കുവെക്കലും കൂടിയായിരിക്കും ഈ വികസനഫോറം. വിജ്ഞാനത്തിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെ സംഗമവേദി. ഇന്നുകാണുന്ന കേരളം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുതന്നെ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവേണ്ടതുണ്ട്. ഇടത് മതേതര പ്രസ്ഥാനങ്ങളും പ്രവണതകളും മാത്രമാണോ ഇതിന്റെ രാജശില്‍പികള്‍. തീര്‍ച്ചയായും ആ രാജശില്‍പികള്‍ക്ക് ഇക്കാണുന്ന കേരളത്തെ പടുക്കുന്നത് വലിയ പങ്കുണ്ട്. ആ കേരളം ഇവിടത്തെ ഓരോ ജനവിഭാഗത്തോടും ഏതളവിലാണ് നീതി ചെയ്തത്? വികസനചര്‍ച്ചയില്‍ അക്കാദമിക തലത്തിലായാലും ജനകീയ തലത്തിലായാലും സാധാരണ കടന്നുവരാത്ത ദുര്‍ബല ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട സംവരണത്തെ ഒരു വികസന പ്രശ്‌നമായി ഫോറം ചര്‍ച്ചക്കെടുക്കുന്നു. സാമ്പത്തിക വളര്‍ച്ചയേക്കനുപാതികമല്ലാത്ത സാമൂഹിക വികസനമായിരുന്നു കേരള മോഡലിന്റെ സവിശേഷത. പക്ഷേ, ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാര്‍ കേരളീയരാണ്. നാം നേടി എന്നവകാശപ്പെടുന്ന സാമൂഹ്യമാനവിക വികസനത്തെ വര്‍ദ്ധിച്ച ലഹരി ഉപയോഗം നിഷ്ഫലമാക്കുകയാണ്. എന്താണ് വികസനമെന്ന മൗലികമായ പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ ധാര്‍മികതയും ആത്മീയതയും കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഏറെ പാരിസ്ഥിതിക സെന്‍സിറ്റീവ്‌നെസും ജനസാന്ദ്രതയുമുള്ള കേരളത്തിന്റെ ഊര്‍ജം, വ്യവസായ ഗതാഗത നയമെന്തായിരിക്കണമെന്നത് ഏറെ പ്രധാനമായ പ്രശ്‌നമാണ്. കോടികള്‍ മറിക്കുന്ന വന്‍കിട പദ്ധതികളിലാണ് ഭരണവര്‍ഗത്തിന് എന്നും താല്‍പര്യം. നമ്മുടെ നാട്ടിലെ അഴിമതിയുടെ ചരിത്രം നമ്മുടെ നാട്ടിലെ വന്‍കിട പദ്ധതികളുടെ ചരിത്രം കൂടിയാണ്. കൃഷി ഭക്ഷ്യസുരക്ഷയുമായി പാരിസ്ഥിതിക സന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ട വിഷയമാണ്. കൃഷി നഷ്ടത്തിലാവുന്നു എന്നു പറയുമ്പോള്‍ ഒരു സമൂഹമെന്ന നിലക്ക് നമ്മുടെ ജീവിതം തന്നെ നഷ്ടത്തിലാവുന്നു എന്ന ഒരു വിഷയമുണ്ട്. കേരള വികസനമോഡലിന്റെ ഇരകളായത് ഗോത്രങ്ങളും സമുദായങ്ങളും മാത്രമല്ല, ചില ഭൂഭാഗങ്ങള്‍ കൂടിയാണ്. വികസനചര്‍ച്ചയില്‍ കേരളമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാതെ മലബാറിനെന്തു സംഭവിച്ചു എന്നതിന്റെ കണക്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരള വികസനചര്‍ച്ചയില്‍ ഒരു പക്ഷേ ചരിത്രത്തിലാദ്യമായി ഭൂപരമായ അസന്തുലിതാവസ്ഥ സ്ഥിതിവിവരണക്കുകളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നു. പ്രമുഖ സന്നദ്ധ പ്രവര്‍ത്തകയായ ദേവകിജെയിന്‍ ചൂണ്ടിക്കാട്ടിയ പോലെ 12-ാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസനത്തിന്റെ വിഷയത്തില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണം.
‘കെജിഎഫ് ചാപ്ടര്‍ 2’ മികച്ച പ്രതികണങ്ങളോടെ പ്രദര്‍ശനം തുടരവെ, പാന്‍ മസാല ബ്രാന്‍ഡിന്റെ കോടികളുടെ കരാര്‍ നിരസിച്ച് നടന്‍ യഷ്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ വാഗ്ദാനം ചെയ്ത കരാറാണ് യഷ് വേണ്ടെന്നുവെച്ചിരിക്കുന്നത്. നടന്‍ കരാറില്‍നിന്നും പിന്മാറിയെന്ന് യഷിന്റെ ബിസിനസ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയായ എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. യഷ് പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യം നിഷേധിച്ചതിനെക്കുറിച്ച് എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് മേധാവി അരുണ്‍ ബാനര്‍ജി വിശദീകരിക്കുന്നതിങ്ങനെ, ‘യഷുമായും അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും അസോസിയേറ്റുമായ പ്രശാന്തുമായും 2020 മാര്‍ച്ചില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഘട്ടം മുതല്‍ എന്റെ ഓര്‍മ്മയിലുണ്ട്. കാര്യങ്ങള്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാനായി ‘ദ സ്റ്റോം ഈസ് കമിങ്’ എന്ന പേരില്‍ ഞങ്ങളൊരു അനൗദ്യോഗിക ഗ്രൂപ്പ് തുടങ്ങിയിരുന്നു. കെജിഎഫിന് രണ്ടാം ഭാഗമുണ്ടാകുമെന്നോ അത് വമ്പന്‍ ഹിറ്റാകുമെന്നോ പോലും ആര്‍ക്കുമറിയില്ലാത്ത സമയത്ത് യഷ് ഞങ്ങളിലേക്ക് പകര്‍ന്ന വിശ്വാസമായിരുന്നു അത്’. ‘ഈ ഘട്ടത്തില്‍, ഒരു ടീം എന്ന നിലയില്‍ ദീര്‍ഘകാല പങ്കാളിത്തമുറപ്പുവരുത്തുന്ന തരം ബിസിനസുകള്‍ക്ക് മാത്രം കൈകൊടുത്താല്‍ മതി എന്നതാണ് ഞങ്ങളുടെ ആലോചന. അടുത്തിടെ, കോടികളുടെ വരുമാനം വാഗ്ദാനം ചെയ്ത ഒരു പാന്‍മസാല ബ്രാന്‍ഡിന്റെ കരാര്‍ യഷ് നിരസിച്ചു. കെജിഎഫ് സീരീസുകളോടെ ഒരു പാന്‍ ഇന്ത്യന്‍ പ്രതിഛായയാണ് യഷ് സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരിലേക്കും അദ്ദേഹത്തെ സ്‌നേഹക്കുന്നവരിലേക്കും നല്ല സന്ദേശങ്ങള്‍നല്‍കാനും ഞങ്ങളുടെ സമയവും അധ്വാനവും നല്ല ബ്രാന്‍ഡുകള്‍ക്കായി നല്‍കാനും ഈ അവസരം ഉപയോഗിക്കാമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’, അരുണ്‍ ബാനര്‍ജി വ്യക്തമാക്കി. പാന്‍ മസാല പരസ്യങ്ങളില്‍നിന്നും പിന്മാറുന്നെന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് താരം അക്ഷയ് കുമാറും അറിയിച്ചിരുന്നു. Also Read: രണ്ടാഴ്ചകൊണ്ട് 1000 കോടി കടന്ന് ‘കെജിഎഫ് 2’ ബോക്‌സ് ഓഫീസ് കളക്ഷന്‍; ബോളിവുഡ് റെക്കോര്‍ഡുകളെ തകര്‍ത്ത് ഉജ്വല മുന്നേറ്റം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ് ‘കെജിഎഫ് ചാപ്ടര്‍ 2’. പ്രദര്‍ശനത്തിനെത്തി 14 ദിവസങ്ങള്‍ക്കകം ചിത്രം ആഗോള തലത്തില്‍ 1000 കോടി കളക്ഷന്‍ പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവുമധികം ചലനങ്ങളുണ്ടാക്കിയ ‘ആര്‍ആര്‍ആര്‍’, ‘ദങ്കല്‍’, ‘ബാഹുബലി-2’ എന്നിവയ്ക്ക് തൊട്ടുപിന്നിലായി കെജിഎഫ് ഇടംപിടിച്ചുകഴിഞ്ഞു. ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടി സ്വന്തമാക്കിയിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും റെക്കോര്‍ഡ് നേട്ടമോടെയാണ് മുന്നേറുന്നത്. ‘പികെ’, ‘സഞ്ജു’, ‘ടൈഗര്‍ സിന്ദാ ഹേയ്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് മുന്നില്‍ തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡില്‍ ഒരു കന്നഡ ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതും ശ്രദ്ധേയമാണ്. ‘ബാഹുബലി രണ്ടിന് ശേഷം ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് ബോളിവുഡില്‍ ഇത്രയധികം ജനപ്രീതിയുണ്ടാവുന്നത്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018-ലാണ് കെജിഎഫിന്റെ ആദ്യഭാഗമെത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പുതന്ന വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഹൊംബാള ഫിലിംസിന്റം ബാനറില്‍ വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മ്മിച്ചത്. പിരീഡ് ഡ്രാമാ ഗ്യാങ്സ്റ്റര്‍ വിഭാഗത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
പുറമേയ്ക്ക് വിഷമങ്ങള്‍ ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍ മൂലം ഉള്ളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍ തീര്‍ച്ചയായും രോഗത്തില്‍ നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്. ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍ സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്. അനുബന്ധ വാര്‍ത്തകള്‍ യോഗയും ധ്യാനവും ദുഃഖത്തേയും ഉത്കണ്ഠകളേയും അകറ്റും, എങ്ങനെ? കോലിയുടെ ഫോമില്ലായ്മയ്ക്ക് കാരണം രവിശാസ്ത്രി, പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിയ്ക്കുണ്ടോ എന്ന് സംശയമെന്ന് മുൻ പാക് താരം ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ വിജയത്തിനായി ജ്യോതിഷ ഏജൻസിക്ക് നൽകിയത് 16 ലക്ഷം! വിപിഎന്നുകളും ക്ലൗഡ് സ്റ്റോറേജ് സർവീസുകളും ഉപയോഗിക്കരുത്: സർക്കാർ ജീവനക്കാർക്ക് മാർഗനിർദേശം ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ 29711 പേരില്‍ 23251 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
യാഥാസ്ഥിതിക കുടുംബത്തിലെ ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടിയാണ് സരസ്വതി.തന്റെ കല്യാണം നടക്കാത്തത് മൂലം അനിയത്തിയുടെ കല്യാണവും നടക്കുന്നില്ല എന്നു ദിവസവും സരസ്വതി പഴികേൾക്കാറുണ്ട്.ഒരിക്കൽ അതിനൊരു പരിഹാരം കണ്ടെത്താൻ അവൾ തീരുമാനിക്കുന്നു.അതിന് മറ്റൊരാളുടെ സഹായം കൂടി ആവശ്യമാണെന്ന് മനസിലാക്കുന്ന സരസ്വതി,തന്റെ അതേ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുറിയിൽ പാതിരാത്രിക്ക് ഒറ്റക്ക് പോകുന്നു.ഈ വിവരം ഫ്ളാറ്റിലെ മറ്റു അംഗങ്ങൾ അറിയുകയും സരസ്വതിയുടെ അച്ഛനെ അറിയിക്കുകയും ചെയ്യുന്നു.ഫ്ളാറ്റിലെ തെമ്മാടിയായ ചെറുപ്പക്കാരനുമായുള്ള ബന്ധത്തിൽ മനംനൊന്ത പിതാവ് തന്റെ മകൾ മരിച്ചു പോയി എന്ന് ജനങ്ങൾക്ക് മുൻപിൽ പ്രസ്താവിക്കുന്നു.കൂടാതെ അവളുടെ ശേഷക്രിയകൾ വരെ ചെയ്യുന്നു. ഒറ്റക്കായിപോയ സരസ്വതിയുടെ കൂടെ ആ ചെറുപ്പക്കാരൻ കൂടുകയും,അവളോട്‌ തനിക്ക് തോന്നിയ പ്രണയം മറച്ചുവെച്ചു അവളെ മറ്റൊരാളുമായുള്ള കല്യാണത്തിന് വേണ്ടി സഹായിക്കുകയും ചെയ്യുന്നു.ഇതിനു ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Hindi, Musical, Romance Tagged: Maheen Muhammed Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
മുൻപൊരു തവണ ആരാധകരുടെ പ്രതിഷേധ പ്രകടങ്ങൾ കാരണം മാറ്റിവച്ച ലിവർപൂൾ മത്സരം ഇന്നും ആരാധകരുടെ അതിരു കവിഞ്ഞ പ്രതിഷേധം കാരണം മാറ്റിവെക്കും എന്നനിലയിൽ എത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ലിവർപൂൾ ബസ് തടഞ്ഞു വച്ച നടപടി തീർത്തും അപലപനീയമായിരുന്നു. ലിവർപൂൾ ആരാധകർ റയൽ മാഡ്രിഡ് ബസിന് കല്ലെറിയുകയും ഗ്ലാസ് തല്ലിപൊളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതിഥികളായി ഓൾഡ് ട്രാഫോഡിലെത്തിയ ലിവർപൂൾ ടീമിനെതിരായ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം നീതികരിക്കാനാവാത്തതായിരുന്നു. സമീപ കാലത്തേ എറ്റവും ശക്തമായ സ്റ്റാർട്ടിങ് ഇലവൻ തന്നെയാണ് യുണൈറ്റഡ് ലിവർപൂളിനെതിരെ അണിനിരത്തിയത്. ഗോൾ വല കാക്കാൻ ഹെൻഡേഴ്സൻ പ്രതിരോധ നിരയിൽ വാൻ ബിസ്കാ,ലിന്റെലോഫ്‌, പരിക്കേറ്റ ഹാരി മിഗ്വയിറിന്റെ അഭാവം നികത്താൻ ബൈലിയും ഇടത് വിങ് ബാക്കിൽ ലൂക്ക് ഷായും. ഡിഫൻസീവ് മിഡിൽ മാക്ടോമിനെ ഫ്രെഡ് കോമ്പിനേഷനിലും മാറ്റം വരുത്താൻ ഒലെ തയാറല്ലായിരുന്നു. മുന്നേറ്റ നിരയിൽ റാഷ്ഫോഡ് പോഗ്ബ ബ്രൂണോ ത്രയവും സ്‌ട്രൈക്കർ ആയി കവാനിയും. ടോപ്പ് 4 ലും തുടർന്ന് UCL സ്ഥാനവും ഉറപ്പിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ കൂടി പറ്റാതിരുന്ന ലിവർപൂൾ ഡിയാഗോ ജോട്ടേ, റോബർട്ട് ഫിർമിനൊ, മുഹമ്മദ് സാല മുന്നേറ്റ നിരയുമായി നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ കളിയുടെ ഗതിക്കു വിപരീതമായി യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസിലൂടെ ആദ്യഗോൾ കണ്ടെത്തി. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ ഗോൾ വീണതോടെ ഉണർന്നു കളിച്ച ലിവർപൂൾ ഡിയാഗോ ജോട്ടേയുടെ സുന്ദര നീക്കത്തിനൊടുവിൽ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫിർമിനൊയുടെ ഗോളിൽ ലീഡെടുത്ത ലിവർപൂൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫിർമിനൊയുടെ തന്നെ രണ്ടാം ഗോളിൽ ലീഡ് ഉയർത്തി യുണൈറ്റഡിന്റെ പതിവ് രണ്ടാം പകുതിയിലെ തിരിച്ചു വരവിനു തടയിട്ടു. ഫ്രഡിന്റെ പിഴവുകളും മക്‌ടോമിനോയുടേ മിസ് പാസുകളും ഇവിടെ എടുത്തു പറയേണ്ടതാണ്. കവാനിയുടെ അസ്സിസ്റ്റിൽ നിന്നും യുണൈറ്റഡ് രണ്ടാം ഗോൾ റാഷ്ഫോഡിലൂടെ കണ്ടെത്തിയെങ്കിലും ഏഴോളം ഷോട്ടുകൾ ബ്ലോക്ക് ചെയ്ത അലിസൺ ബെക്കറുടെയും ലിവർപൂൾ ഡിഫൻഡർമാരുടെയും വിയർപ്പിൽ കെട്ടിപ്പൊക്കിയ പ്രതിരോധക്കോട്ട മറികടന്ന് സമനില ഗോൾ കണ്ടെത്താൻ യുണൈറ്റഡ് പാടുപെടുന്ന കാഴചയാണ്‌ കാണാനായത്. 90ആം മിനുട്ടിൽ മുഹമ്മദ് സാലയുടെ മികച്ച ഒരു റണ്ണിലൂടെ തങ്ങളുടെ നാലാം ഗോളും കണ്ടെത്തി ലിവർപൂൾ യുണൈറ്റഡിന്റെ പതനം പൂർത്തിയാക്കി. അടുത്ത കളിയിൽ യുണൈറ്റഡ് ഫുൾഹാമിനെയും ലിവർപൂൾ വെസ്റ്റ്ബ്രോമിച്ചിനെയും നേരിടും.
‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്ന്‍ – 19,500 ഓക്‌സിലറി ഗ്രൂപ്പുകളിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ക്ക് പരിശീലനം – കുടുംബശ്രീ ‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്ന്‍ – 19,500 ഓക്‌സിലറി ഗ്രൂപ്പുകളിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ക്ക് പരിശീലനം Kudumbashree News January 6, 2022 സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്ന്‍റെ ഭാഗമാകാന്‍ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മികച്ച പരിശീലന പരിപാടികളുമായി കുടുംബശ്രീ. ഇതുപ്രകാരം സംസ്ഥാനത്തെ 19,500 ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷത്തിലേറെ അംഗങ്ങള്‍ വിവിധ പരിശീലന പരിപാടികളുടെ ഭാഗമാകും. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്‍റെ കാരണങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകം തയ്യാറാക്കിയ മൂന്നു പ്രധാന മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലാണ് പരിശീലനം. കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, വിജിലന്‍റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരാണ് ജില്ലാതല പരിശീലകര്‍. ഒരാള്‍ക്ക് ഒരു സി.ഡി.എസിന്‍റെ ചുമതലയാണ് ലഭിക്കുക. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍, അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും സ്തീകളെ പ്രാപ്തരാക്കുക, നിലവിലുള്ള നിയമങ്ങള്‍, സേവന സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ലിംഗപദവി, ലിംഗസമത്വം, ലിംഗനീതി എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രൂപ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഗ്രൂപ്പിന്‍റെ പ്രതിനിധികള്‍ അവതരണം നടത്തും. പരിശീലന ചുമതല വഹിക്കുന്ന ഫെസിലിറ്റേറ്റര്‍മാര്‍ അനുകൂലവും പ്രതികൂലവുമായിട്ടുള്ള അഭിപ്രായങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും. പൊതു ചര്‍ച്ചകള്‍ക്കു ശേഷം അതിന്‍റെ ക്രോഡീകരണം നടത്തി റിസോഴ്സ് പേഴ്സണ്‍മാര്‍ അവതരിപ്പിക്കും. മൂന്നു മാസം നീളുന്ന വിവിധ പരിശീലനങ്ങളാണ് ഇവര്‍ക്കായി സംഘടിപ്പിക്കുക. ഒരു ദിവസം ഒരു മൊഡ്യൂളാണ് ചര്‍ച്ച ചെയ്യുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ ഓക്സിലറി ഗ്രൂപ്പുകളിലും ‘സ്ത്രീധനവും അതിക്രമങ്ങളും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും എതിരേ പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി വിവിധ പ്രചരണ പരിപാടികള്‍ ഏറ്റെടുക്കും. റീല്‍സ് വീഡിയോ, ട്രോള്‍സ്, പോസ്റ്ററുകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത പ്രചാരണ ഉപാധികളായിരിക്കും സ്വീകരിക്കുക. സ്ത്രീപക്ഷ നവകേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിലൂടെ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ കുടുംബശ്രീ മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയില്‍ യുവതികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. PrevPrevious‘സ്ത്രീപക്ഷ നവകേരളം’- എന്‍.എസ്.എസ് ക്യാമ്പുകളില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ച് കണ്ണൂര്‍
അന്ന് ആ സായാഹ്നത്തിൽ ജയിലിലെത്തിയ പുതിയ തടവുകാരുടെ കൂട്ടത്തിലെ സുമുഖനും ദീർഘകായനുമായ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ജയിലർ ഒന്നു സൂക്ഷിച്ചു നോക്കി.പെട്ടെന്ന് മനസ്സിൽ തോന്നിയ സംശയം ചോദ്യരൂപത്തിൽ പുറത്തുവന്നു. "നിങ്ങൾ?... നിങ്ങളെ ഞാനിതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ?" തടവുപുള്ളിയുടെ ജയിൽവേഷം അണിഞ്ഞുനിൽക്കുന്ന ആ യുവാവ് ഉറക്കെ പൊട്ടിച്ചിരിച്ചു. "കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ താങ്കളെ കാണാനായി ഇവിടെ ഈ മുറിയിൽ വന്നിരുന്നു.ജയിലിലെ രീതികളെക്കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കാനായിട്ടായിരുന്നു അന്ന് ഞാൻ വന്നത്. ഒരു സിനിമയിൽ ജയിലറുടെ റോളിൽ അഭിനയിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പ്....ഇതാ, ഇപ്പോൾ ഇവിടുത്തെ ഒരന്തേവാസിയായി തന്നെയെത്തിയിരിക്കുകയാണ്.എന്റെ പേര് ബൽരാജ് സാഹ്നി...." ബൽരാജ് സാഹ്നി 1947.കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുള്ളിൽ പി സി ജോഷിയുടെ നേതൃത്വത്തിനെതിരെ ഉയർന്നുതുടങ്ങിയ മുറുമുറുപ്പ് ശക്തമാകുകയായിരുന്നു.ആസന്നമായിരുന്ന ഇന്ത്യൻ വിപ്ലവത്തിന് തടസ്സം സൃഷ്ടിച്ചത് ജോഷി നടപ്പാക്കിയ ഒത്തുതീർപ്പിന്റെയും പരിഷ്കരണവാദത്തിന്റെയും നയങ്ങളാണെന്ന ആരോപണവുമായി ബി ടി രണദിവെയും ഡോ. അധികാരിയും എസ് എ ഡാങ്കെയുമടക്കമുള്ള സഖാക്കൾ രംഗത്തു വന്നു.ഗാന്ധിയും നെഹ്റു വും മറ്റ് ദേശീയ നേതാക്കളുമൊക്കെയായി ജോഷിയ്ക്കു ണ്ടായിരുന്ന അടുത്ത ബന്ധവും ചോദ്യം ചെയ്യപ്പെട്ടു.പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ജോഷിയ്ക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവെക്കേണ്ടി വന്നു. 1947 ഡിസംബർ മാസത്തിൽ ബി ടി രണദിവേ ഔദ്യോഗിക മായിത്തന്നെ ആ സ്ഥാനമെറ്റെടുത്തു.എന്നാൽ തത്ക്കാലത്തേക്ക് ആ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു.1948 ഫെബ്രുവരി യിൽ കൽക്കട്ട യിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ വെച്ച് ജോഷിയെ കേന്ദ്രക്കമ്മിറ്റിയിൽ നിന്നുതന്നെ ഒഴിവാക്കി. മാത്രമല്ല, "ഇന്ത്യൻ വിപ്ലവത്തിന് തുരങ്കം വെച്ചുകൊണ്ട് ദേശീയ ബൂർഷ്വാസിയുടെ ഏജന്റ് ആയി പ്രവർത്തിക്കുകയായിരുന്നുതാനെ"ന്ന് പാർട്ടി അണികളോട് കുമ്പസാരം നടത്താൻ ജോഷി നിർബന്ധിതനാകുകയും ചെയ്തു. പി സി ജോഷി അധികം വൈകാതെ തന്നെ ജോഷിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും തുടർന്ന് പൂർണ്ണമായും പുറത്താക്കുകയും ചെയ്തു. എതെങ്കിലും രീതിയിൽ ജോഷിയെ സഹായിക്കുകയോ അദ്ദേഹവുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്നതിൽ നിന്ന് സഖാക്കളെ പാർട്ടി വിലക്കി. മോഹൻ കുമാരമംഗലം,എൻ കെ കൃഷ്ണൻ, അരുൺ ബോസ് തുടങ്ങി ജോഷി കൈപിടിച്ചുയർത്തിക്കൊണ്ടുവന്ന ചെറുപ്പക്കാർ ഓരോരുത്തരായി ജോഷിയെ കയ്യൊഴിഞ്ഞു.പാർട്ടിയുടെ വിലക്ക് പേടിച്ച് ഉറ്റ സഖാക്കൾ പോലും ജോഷിയോട് മുഖം തിരിച്ചു നിന്നു. ബൽരാജ് സാഹ്നിയെ സംബന്ധിച്ചിടത്തോളം ദമയന്തിയുടെ അകാലമായ മരണത്തിന് ശേഷമുണ്ടായ ഏറ്റവും കടുത്ത ആഘാതമായിരുന്നു ജോഷിയുടെ പുറത്താക്കൽ.ഒരമ്മയുടെ വയറ്റിൽപ്പിറന്നതുപോലെയുള്ള അതിഗാഢമായ ബന്ധമാണ് ജോഷിയോടും കല്പനയോടും ബൽരാജിനുണ്ടായിരുന്നത്. ആ നാളുകളിൽ ശ്രീനഗറിലായിരുന്ന ഭിഷ്മ സാഹ്നിയ്ക്ക് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നറിഞ്ഞയുടനെ അത് പെൺകുട്ടിയാണെങ്കിൽ കല്പന എന്നു പേരിടണം എന്ന് ബൽരാജ് ടെലിഗ്രാം അയച്ച സംഭവം ആ ആത്മബന്ധത്തിന്റെ തെളിവാണ്. ജോഷിയുടെ പുറത്താക്കലും കൽക്കട്ട തീസിസിന്റെ അങ്ങേയറ്റം സെക്റ്റേറിയനും സാഹസികവുമായ നയങ്ങളും ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇപ്റ്റയെയും പ്രോഗ്രസ്സീവ് റൈറ്റേഴ്സ് മൂവ് മെന്റിനെയുമാണ്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു വേണ്ടി ജോഷി അനാവശ്യ ചിലവുകൾ വരുത്തി വെക്കുകയാണെന്ന് സദാ പരാതിപ്പെട്ടിരുന്ന പാർട്ടിയുടെ ട്രഷറർ എസ് വി ഘാട്ടേയുടെ നിലപാട് ഒടുവിൽ വിജയം കണ്ടു.1947 മദ്ധ്യത്തോടെ തന്നെ ഇപ്റ്റയുടെ അന്ധേരി കേന്ദ്രം അടച്ചുപൂട്ടാനും സെൻട്രൽ സ്ക്വാഡ് പിരിച്ചുവിടാനും ജോഷി നിർബന്ധിതനായിരുന്നു.അന്ന് അവിടെയുണ്ടായിരുന്ന കലാകാരികളുൾപ്പെടെ എല്ലാവരും ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. നർത്തകനായ നരേന്ദ്രശർമ്മ വിമ്മി വിമ്മി കരഞ്ഞുകൊണ്ട് ഒരവസാനതീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കണമെന്നഭ്യർത്ഥിച്ചു. എന്നാൽ ജോഷി നിസ്സഹായനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തെലുങ്കാനാ സമരം കൊടുമ്പിരിക്കൊള്ളുന്ന നാളുകളായിരുന്നു അത്.'ഡെക്കാൻ കി ഏക് രാത്' ( തെലുങ്കാന യിലെ ഒരു രാത്രി) എന്ന പേരിൽ വിശ്വാമിത്ര ആദിൽ രചിച്ച ഒരു നാടകം ബൽരാജ് സാഹ്നിയുടെ സംവിധാനത്തിൻ കീഴിൽ ഇപ്റ്റ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതിന്റെ റിഹേഴ്‌സൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്റ്റയുടെ ബോംബെ യൂണിറ്റിന്റെ സെക്രട്ടറി രാമറാവു പുതിയൊരു നാടകത്തിന്റെ ആശയവുമായി എത്തുന്നത്.ബോംബെ പട്ടണത്തിലെ ചർച്ച് ഗേറ്റിലുള്ള ഓഫീസിലേക്ക് ബോറിവല്ലി എന്ന സ്ഥലത്തുനിന്ന് ദിവസവും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു സർക്കാർ ഗുമസ്തന്റെ കഥ.ഓഫീസിലെ തന്റെ കസേരയിൽ ഇരുന്നുകൊണ്ട്അയാൾ കാണുന്ന വിചിത്ര സ്വപ്നങ്ങളായിരുന്നു നാടകത്തിന്റെ തീം.കേട്ടപ്പോൾ തന്നെ സംഭവം ഇഷ്ടപ്പെട്ട ബൽരാജ് തന്നെയാണ് 'ജാദൂ കി കുർസി'(മാന്ത്രികകസേര)എന്ന ആ നാടകമെഴുതിയതും പ്രധാന കഥാപാത്രത്തിന്റെ വേഷമണിഞ്ഞതും. ഹബീബ് തൻവീർ,ദീനാ ഗാന്ധി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. സംവിധാനം മോഹൻ സൈഗാൾ നിർവഹിച്ചു 1948 ൽഅലഹബാദിൽ നടന്ന ഇപ്റ്റ യുടെ സമ്മേളനത്തിൽ ഈ രണ്ടു നാടകങ്ങളും അരങ്ങേറി.അതിനിശി തമായ ആക്ഷേപഹാസ്യത്തിന്റെ ശൈലിയിൽ ഇന്ത്യൻ ഭരണകൂടത്തിന് നേരെ നടത്തിയ ചാട്ടുളി പ്രയോഗമായിരുന്നു ,'ജാദൂ കി കുർസി' എന്ന നാടകം. ബൽരാജ് സാഹ്നി എന്ന അഭിനേതാവിൽ അതുവരെ ഒളിഞ്ഞു കിടന്നിരുന്ന കൊമേഡിയൻ ഉഗ്രപ്രതാപത്തോടെ പുറത്തുവന്നത് ആ നാടകത്തിലാണ്.ജവഹർലാൽനെഹ്റുവിനെ 'സാമ്രാജ്യത്വ ത്തിന്റെ പിണിയാളാ'യി വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഗവണ്മെന്റിനെയും നെഹ്‌റു വിനെ വ്യക്തിപരമായും രൂക്ഷമായി വിമർശിക്കുന്ന, പരിഹസിക്കുന്ന സംഭാഷണങ്ങളും സന്ദർഭങ്ങളുമാണ് നാടകത്തിലുടനീളമുണ്ടായിരുന്നത്.അരങ്ങത്ത് അസാമാന്യവിജയം നേടിയ നാടകം കാണാനെത്തിയ സദസ്സ് ചിരിച്ചു മറിയുകയായിരുന്നു .ബൽരാജിന്റെ അടുത്ത ചങ്ങാതിയും പുരോഗമന സാഹിത്യകാരനുമായ കിഷൻ ചന്ദർ പതിനൊന്നു പ്രാവശ്യമാണ് നാടകം കണ്ടത്. എന്നാൽ ബൽരാജിന് നാടകത്തെ കുറിച്ച് തീരെ അഭിപ്രായമുണ്ടായിരുന്നില്ല.ജവഹർലാലിനെ പോലെയൊരു മഹാനെ ആക്ഷേപിക്കാൻ മാത്രം തനിയ്ക്കെന്ത് യോഗ്യത എന്നായിരുന്നു ബൽരാജിന്റെ ചിന്ത. പി സി ജോഷി നടുനായകസ്ഥാനം വഹിച്ച നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവരിക്കാൻ കഴിഞ്ഞ അസാമാന്യമായ മുന്നേറ്റത്തെയാകെ പിറകോട്ടടിക്കുന്ന പുതിയ സാഹസിക നയത്തോട് ബൽരാജിന് ഒട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല.എന്നാൽ 'ജോഷിയുടെ ആളാ'യി തന്നെ നോട്ടമിട്ടുവെച്ച വരുടെ മുൻപിലൊന്നു പിടിച്ചുനിൽക്കാൻ വേണ്ടി മാത്രമാണ് വാസ്തവത്തിൽ ബൽരാജ് ആ നാടകമെഴുതിയത്. 'ജാദൂ കി കുർസി' കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട പലരും നാടകത്തിന്റെ സ്ക്രിപ്റ്റിനു വേണ്ടി ബൽരാജിനെ സമീപിച്ചു.പക്ഷെ നാടകത്തിന്റെ ഒരു കോപ്പിപോലും അവശേഷിപ്പിക്കാതെ അതെഴുതിവെച്ച പുസ്തകം തന്നെ കത്തിച്ചു കളയുകയായിരുന്നു ബൽരാജ് ചെയ്തത്! കൽക്കട്ടാ തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും രാജ്യമൊട്ടാകെ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു.ഇപ്റ്റയുടെയും പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് മൂവ് മെന്റിന്റെയും പ്രവർത്തകരും കിരാതമായ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഇരകളായി. പാർട്ടിയുടെ നയത്തോട് പൊരുത്തപ്പെടാനാകാതെ കെ എ അബ്ബാസും ശംഭു മിത്രയുമടക്കമുള്ള പല പ്രമുഖരും പ്രസ്ഥാനം വിട്ടുപോയി. ബൽരാജിന്റെ ജീവിതത്തിൽ ചില സു പ്രധാന സംഭവങ്ങൾ അരങ്ങേറിയ നാളുകളായിരുന്നു അത്.അമ്മയില്ലാതെ വളരുന്ന പരീക്ഷിത്തിനെയും ശബ്നത്തെയും നേരാവണ്ണം ശ്രദ്ധിക്കാൻ ബൽരാജിന് തീരെ നേരം കിട്ടിയിരുന്നില്ല .1949 മാർച്ചിൽ ബൽരാജ് തന്റെ ഒരു കസിനും ബാല്യകാല സഖിയുമായ സന്തോഷിനെ വിവാഹം കഴിച്ചു.സിനിമയിലും തിരക്കേറി വന്ന നാളുകൾ.ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ മടങ്ങിവരുന്നുവെന്ന തോന്നലായിരുന്നു. ബൽരാജ് സാഹ്നിയും സന്തോഷും കെ അസീഫിന്റെ 'ഹൽച്ചൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരികയാണ്. നർഗീസും ദിലീപ് കുമാറും നായികാ നായകന്മാരായി വേഷമിടുന്ന ചിത്രത്തിൽ ബൽരാജ് അഭിനയിച്ചത് ഒരു ജയിലറുടെ വേഷത്തിലാണ്. ആ ദിവസങ്ങളിലൊന്നിൽ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനമനുസരിച്ച് ബോംബേയിൽ ഒരു വലിയ പ്രകടനം നടന്നു. കമ്മ്യൂണിസ്റ്റ് കാരെ ആജന്മ ശത്രുക്കളായി പ്രഖ്യാപിച്ച മൊറാർജി ദേശായി ആയിരുന്നു അന്ന് ബോംബെയുടെ ആഭ്യന്തര മന്ത്രി.പാർട്ടി കേഡർമാർക്കു പുറമെ ഇപ്റ്റയുടെ പ്രധാന പ്രവർത്തകരും ട്രേഡ് യൂണിയൻ സഖാക്കളുമൊക്കെ അണിനിരന്ന പ്രകടനത്തിന് നേർക്ക് പാരേലിൽ വെച്ച് ലാത്തിച്ചാർജ്ജും വെടിവെപ്പും നടന്നു.ഒട്ടേറെ പ്പേർ കൊല്ലപ്പെട്ടു. ബൽരാജ് സാഹ്നി,അണ്ണാ ഭാവു സാത്തെ, അമർ ഷെയ്ഖ്,അലി സർദാർ ജാഫ്രി,ദീനാ ഗാന്ധി തുടങ്ങിയവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു.ആറു മാസത്തേക്ക് ശിക്ഷിക്കപ്പെട്ട ബൽരാജിനെ കൊണ്ടുപോയത് ആർതർ റോഡ് ജയിലിലേക്കായിരുന്നു. ബൽരാജ് ജയിലിലടയ്ക്കപ്പെട്ടത് കാരണം 'ഹൽചലിന്റെ' ചിത്രീകരണം മുടങ്ങി. ഒടുവിൽ സർക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങി പരോളിലിറങ്ങി ബൽരാജ് തന്റെ ഭാഗങ്ങൾ ചെയ്തു തീർക്കുകയായിരുന്നു.ഷൂട്ടിങ് നടക്കുന്ന സ്റ്റുഡിയോയിൽ ചെന്നാണ്,അന്നൊക്കെ സന്തോഷും പരീക്ഷിത്തും ശബ്‌നവും ബൽരാജിനെ കണ്ടിരുന്നത്. ജയിലിൽ നിന്നിറങ്ങിയ ബൽരാജിന്റെ മുന്നി ലുണ്ടായിരുന്നത് തികഞ്ഞ അനിശ്ചിതത്വത്തിന്റെ നാളുകളാണ്.ഇപ്റ്റ ആകെ തകർച്ചയുടെ വക്കിലായിരുന്നു. പ്രമുഖർ പലരും സംഘടന വിട്ടുപോയി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ ഏതാണ്ടെല്ലാവരും തന്നെ തടവറയ്ക്കുള്ളിലോ ഒളിവിലോ ആണ്. സർക്കാരിനെ ശത്രുവാക്കിക്കൊണ്ട് ഒരു കമ്മ്യുണിസ്റ്റുകാരനെ സിനിമയിലെടുക്കാൻ നിർമ്മാതാക്കൾ ഭയപ്പെട്ടു. കുഞ്ഞുങ്ങൾക്ക് നേരെ ചൊവ്വേ ഭക്ഷണം കൊടുക്കാൻ പോലും പറ്റാത്ത വിധത്തിൽ ദാരിദ്ര്യം ആ വീടിനെ ചൂഴ്ന്നു നിന്നു. വരുമാനത്തിന് വേണ്ടി ബൽരാജും 'തോഷ്' എന്നു വിളിക്കുന്ന സന്തോഷും പല ജോലികളിലും ഏർപ്പെട്ടു.ഒരു ബാലതാരമായി പരീക്ഷിത്തിനെ അഭിനയിപ്പിക്കുന്നതിന് വേണ്ടി ചില നിർമ്മാതാക്കൾ ബൽരാജിനെ സമീപിച്ചു.മകന്റെ പഠനം മുടക്കിക്കൊണ്ട് അഭിനയിക്കാൻ പറഞ്ഞയക്കുന്ന കാര്യത്തിൽ ബൽരാജിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. നിവൃത്തികേട് കൊണ്ട് മാത്രം അതിനു വഴങ്ങുകയായിരുന്നു.ഒടുവിൽ പഴയ കൂട്ടുകാരനായ ചേതൻ ആനന്ദ് തന്നെയാണ് ആ ഇരുൾ നിറഞ്ഞ വഴിയിൽ വെളിച്ചം കാണിക്കാനെത്തിയത്. ആനന്ദ് സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള നവ്‌ കേതൻ ഫിലിംസ് നിർമ്മിക്കുന്ന 'ബാസി' എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതാൻ ചേതൻ ആനന്ദും ദേവാനന്ദും ബൽരാ ജിനോട് ആവശ്യപ്പെട്ടു.ദേവാനന്ദും ഗീതാബാലിയും മുഖ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട,ഗുരുദത്ത് എന്ന മറ്റൊരു ചങ്ങാതിയുടെ ആ കന്നി സംവിധാനസംരംഭം വലിയൊരു വിജയമായി മാറി. ബൽരാജ് സാഹ്നി, മകൻ പരീക്ഷിത് സാഹ് നിയോടൊപ്പം അപ്പോഴേക്കും ബൽരാജ് കമ്മ്യുണിസ്റ്റ് പാർട്ടിയോട് വിടപറഞ്ഞുകഴിഞ്ഞിരുന്നു എങ്കിലും,ദാരിദ്ര്യത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നും മനുഷ്യനെ വിമോചിപ്പിക്കുന്ന, എല്ലാവർക്കും തുല്യനീതിയും തുല്യമായ അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിശ്വാസിയായിരുന്ന ബൽരാജ് ഹൃദയം കൊണ്ട് എന്നുമൊരു കമ്മ്യുണിസ്റ്റുകാരനായിരുന്നു. തന്റെ മാസ്റ്റർ പീസ് റോളായ 'ദോ ബീഗാ സമീനി'ലെ റിക്ഷാക്കാരൻ ശംഭുവിന്റെ വേഷം അതിഗംഭീരമായി അവതരിപ്പിക്കാൻ ബൽ രാജിന് സാധിച്ചത് അങ്ങനെയൊരു കമ്മ്യൂണിസ്റ്റ് മനസ്സു ള്ളതുകൊണ്ടു കൂടിയായിരുന്നു. കൽക്കട്ടാ തീസിസിന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് നയം തിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി പി സി ജോഷിയെ വീണ്ടും പാർട്ടിയിലേക്ക് സ്വീകരിച്ചു. പക്ഷെ അദ്ദേഹത്തിനൊരിക്കലും തനിക്ക് പാർട്ടിയ്ക്കുള്ളിൽ പണ്ടുണ്ടായിരുന്ന സ്വാധീനശക്തി വീണ്ടെടുക്കാനായില്ല.എന്നാൽ ബൽരാജിന്റെ കുടുംബത്തിലെ ഏറ്റവും പ്രമുഖ അംഗം എന്ന സ്ഥാനം ജോഷിക്ക് എന്നുമുണ്ടായിരുന്നു.ദമയന്തിയെ പോലെ സന്തോഷും 'പിസിജി'യെ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരനായി സ്വീകരിച്ചു. 'ദോ ബിഗാ സമീൻ',സീമ' 'കാബൂളിവാല' തുടങ്ങിയ ചിത്രങ്ങൾക്ക് 'ശേഷം ബൽരാജ് സാഹ്നി ഇന്ത്യൻ സിനിമാലോകത്തെ മികച്ച അഭിനേതാക്കളിലൊരാളും തിരക്കുള്ള താരവുമായി വളർന്നു.1954 ൽ കെ എ അബ്ബാസിന്റെ നേതൃത്വത്തിൽ ബിമൽ റോയ്, രാജ് കപൂർ, നർഗീസ്, ദേവാനന്ദ്,നിരൂപറോയ് സലീൽ ചൗധുരി, ഋഷികേശ് മുഖർജി തുടങ്ങിയവരടങ്ങിയ ചലച്ചിത്ര സംഘത്തോടൊപ്പം സോവിയറ്റ് യൂണിയൻ സന്ദർശിച്ച ബൽരാജിന് സമത്വസുന്ദരമായ ഒരു ധീരനൂതന ലോകം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള മനുഷ്യന്റെ അദ്ധ്വാനവും പ്രയത്നവും നേരിട്ടുകാണാനുള്ള അപൂർവാവസരം ലഭിച്ചു. ദോ ബിഗാ സമീൻ അതിന് തലേവർഷം ഇപ്റ്റയുടെ ബോംബെ സമ്മേളനത്തിൽ വെച്ച് കണ്ട 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം ബൽരാജിനെ കെ പി എ സി യുടെയും തോപ്പിൽ ഭാസിയുടെയും ചിരകാല സുഹൃത്താക്കി മാറ്റി. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് 1959 ൽ കേരളം സന്ദർശിക്കാനെത്തിയ ബൽരാജിനും കുടുംബത്തിനും പുരോഗമന കലാപ്രവർത്തകർ ആവേശകരമായ വരവേൽപ്പാണ് നൽകിയത്. 1957 ലും 62 ലും പുരോഗമന ശക്തികളുടെ പിന്തുണയോടെ ബോംബെ നഗരത്തിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ച വി കെ കൃഷ്ണമേനോന്റെ പ്രധാന പ്രചാരകരിലൊരാളായിരുന്നു ബൽരാജ് സാഹ്നി. കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ഭിന്നിപ്പിൽ അതീവ ദുഃഖിതനായിരുന്ന ബൽരാജ് പിന്നീട് വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് 1969 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്നാണ്. ബാങ്ക് ദേശസാൽക്കരണം, പ്രിവിപേഴ്സ് നിറുത്തലാക്കൽ തുടങ്ങിയ പുരോഗമനാത്മക നടപടികൾ കൈക്കൊണ്ട ഇന്ദിരാ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് കിഷൻ ചന്ദർ, കെ എ അബ്ബാസ് തുടങ്ങിയവരോടൊപ്പം ബാൽരാജ് സാഹ്നി കോൺഗ്രസിൽ ചേർന്നു. കാബൂളിവാലാ സോവിയറ്റ് യൂണിയനിലെ ഫിലിം സ്കൂളിൽ നിന്ന് സംവിധാനം പഠിച്ച് മടങ്ങിയെത്തിയ പരീക്ഷിത് സാഹ് നി പിതാവിന്റെ കാലടികൾ പിന്തുടർന്ന് അഭിനയരംഗത്തെത്തി.തോഷിൽ ജനിച്ച സ്‌നോബർ എന്ന ഇളയമകൾ ബൽരാജിന്റെ വാത്സല്യഭാജനമായി വളർന്നു.എന്നാൽ ബൽരാജിനെ ഏറെ ദുഃ ഖിപ്പിച്ചത് ദുരന്തങ്ങളുടെ തുടർക്കഥയായി മാറിയ മകൾ ഷബ്‌നത്തിന്റെ ജീവിതമാണ്. വിവാഹജീവിതത്തിലെ തകർച്ചയിൽ തുടങ്ങി മാനസിക വിഭ്രാന്തിയിലും ആത്മഹത്യാ ശ്രമത്തിലുമൊക്കെക്കൂടി കടന്നുപോയി ഒടുവിൽ 1972 മാർച്ചുമാസത്തിൽ ശബ്നം മരണത്തിന് കീഴടങ്ങിയതോടെ ബൽരാജിന് ജീവിതത്തേക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു. സിനിമയുടെ മായാ പ്രപഞ്ചത്തിൽ നിന്ന് മെല്ലെ അകന്ന് സാഹിത്യരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ ബൽരാജ് പഞ്ചാബി സാഹിത്യലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളിലൊന്നായി പേരും പെരുമയും നേടി.സോവിയറ്റ് യൂണിയൻ സന്ദർശനത്തെ കുറിച്ച് എഴുതിയ 'സോവിയറ്റ് സഫർനാമാ' എന്ന പുസ്തകത്തിന് തനിക്ക് ലഭിച്ച സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ബൽരാജ് ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഓഫർ നിരസിക്കുകയും ചെയ്തു. രാജ് കപൂർ നർഗീസ്,ദേവാനന്ദ്, നിരൂപ റോയ്, ബൽരാജ് സാഹ്നി 1972 നവംബർ. ജവഹാർലാൽ നെഹ്‌റു സർവകലാശാലയിലെ ആ വർഷത്തെ വിദ്യാർത്ഥി കളുടെ കോൺവൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ടത് ബൽരാജ് സാഹ് നിയായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠ സഖാവ് പി സി ജോഷി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്ര രചനയുമായി മുഴുകി കഴിയുന്ന ജെ എൻ യുവിൽ നിന്ന് അത്തരമൊരു ക്ഷണം കിട്ടിയപ്പോൾ ബൽരാജ് അത്യാഹ്ലാദത്തോടെയാണ് അത് സ്വീകരിച്ചത്. എന്നാൽ "ഒരു വിലകുറഞ്ഞ സിനിമാ താരത്തെ വിഖ്യാതമായ ജെ എൻ യു കോൺവോക്കേഷൻ പ്രസംഗം നടത്താനായി ക്ഷണിച്ചതിലൂടെ ചടങ്ങിന്റെ പവിത്രതയെ തന്നെ സർവകലാശാലാ അധികൃതർ കളങ്ക പ്പെടുത്തിയിരിക്കുകയാണെ"ന്ന് ആരോപിച്ചുകൊണ്ട് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി.യോഗം തുടങ്ങുന്നതിനു മുൻപ് പിസിജിയെ സന്ദർശിക്കാൻ ക്യാമ്പസിലെ മുറിയിലെ ത്തിയ ബൽരാജ് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്ക പങ്കുവെച്ചു. മരണത്തെ മുഖാമുഖം കണ്ട,വർഗീയ കലാപത്തിന്റെ കറുത്ത നാളുകളെക്കുറിച്ച് ഓർമ്മിക്കാൻ ആവശ്യപ്പെടുകയാണ് അപ്പോൾ ജോഷി ചെയ്തത്. കോൺവോക്കേഷൻ പ്രസംഗം നടത്താനായി ജെ എൻ യു വിൽ ബൽരാജിനെ വൈസ് ചാൻസലർ വേദിയിലേക്ക് ആനയിച്ചപ്പോൾ അന്തരീക്ഷമാകെ സംഘർഷത്തിന്റെ വക്കിലായിരുന്നു. ബൽരാജ് പതുക്കെ എഴുന്നേറ്റ് എഴുതിത്തയ്യാറാക്കിയ തന്റെ പ്രസംഗം വായിക്കാൻ തുടങ്ങിയതോടെ സദസ്സ് മെല്ലെ നിശ്ശബ്ദമായി.പതിഞ്ഞ ശബ്ദത്തിൽ ആരംഭിച്ച പ്രസംഗം പതുക്കെ പതുക്കെ വികാരം തുടികൊട്ടുന്ന ഉജ്ജ്വല വാക്പ്രവാഹമായി മാറി.അവസാനം പ്രസംഗം അവസാനിപ്പിച്ച് എല്ലാവരെയും വണങ്ങിയ ശേഷം ബൽരാജ് ഇരിപ്പിട ത്തിലേക്ക് മടങ്ങുമ്പോൾ നിറുത്താതെ കരഘോഷം മുഴക്കിക്കൊണ്ട് സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിൽക്കുകയായിരുന്നു .മുൻനിരയിൽ ഒരു ഭാഗത്തായി ഒതുങ്ങിക്കൂടി എല്ലാത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന ഒരു പഴയ വിപ്ലവകാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, അപ്പോൾ... ആ ദിവസങ്ങളിൽ ബൽരാജ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇന്ത്യാ വിഭജനത്തെ തുടർന്നുള്ള കലാപകലുഷിതമായ നാളുകളിൽ,ആഗ്രയിലെ ഒരു ചെരുപ്പ് വ്യാപാരിയായ സലിം മിഴ്സയും കുടുംബവും കടന്നുപോകുന്ന ആത്മസംഘർഷങ്ങളും അവർ ഏറ്റുവാങ്ങുന്ന ഒറ്റപ്പെടുത്തലുകളും തിരസ്‌കാരങ്ങളും.... ഇസ്മത്ത് ചുഗ്തായിയുടെ വിഖ്യാതകഥയിൽ നിന്ന് കൈഫി ആസ്മിയും ഷാമാ സെയ്ദിയും ചേർന്ന് മെന ഞ്ഞെടുത്ത തിരക്കഥയുടെ സഹായത്തോടെ എം എസ് സത്യു ഒരുക്കിയ വികാര തീവ്രമായ ചലച്ചിത്രം 'ഗരം ഹവാ' ആയിരുന്നു ബൽരാജ് സാഹ് നിയുടെ ഹംസഗീതം.മതതീവ്രവാദികളുടെ കടുത്ത എതിർപ്പുകളെയും സെൻസർ ബോർഡിന്റെ വിലക്കുകളെയുമൊക്കെ അതിജീവിച്ചുകൊണ്ടാണ് ചിത്രം ഒടുവിൽ തീയേറ്ററുകളിലെത്തിയത്. റിക്ഷക്കാരൻ ശംഭു വിന് ശേഷം ബൽരാജ് ഹൃദയത്തോടടുക്കി പ്പിടിച്ച വേഷമായിരുന്നു സലീം മിഴ്സയുടേത്.മാത്രമല്ല ഇപ്റ്റയുടെ പ്രതിഭകളുടെ -- ഇസ്മത് ചുഗ്തായി, കൈഫി - ഷൌക്കത്ത് ആസ്മി ദമ്പതികൾ, സത്യു - ഷാമാ സെയ്ദി ദമ്പതികൾ, ബൽരാജ് -- സർഗാത്മകമായ കൂടിച്ചേരൽ ഒരിക്കൽ കൂടി സംഭവിക്കുകയായിരുന്നു, ചിത്രത്തിലൂടെ. പ്രബുദ്ധരായ പ്രേക്ഷക നിരൂപകസമൂഹങ്ങൾ, സിനിമക്ക് നൽകിയ ഹാർദ്ദവമായ സ്വീകരണവും അംഗീകാരങ്ങളും നേരിട്ടു കാണാനും സന്തോഷിക്കാനും കാലം പക്ഷെ ബൽരാജിനെ അനുവദിച്ചില്ല.1973 ഏപ്രിൽ 13 ന് പെട്ടെന്നുണ്ടായ ഹൃദയാ ഘാതം ആ അതുല്യ കലാകാരനെ കവർന്നെടുത്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ ഈയിടെ കൊണ്ടാടിയപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച പല വീരസാഹസിക കഥകളുടെയും കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പേരുകളൊന്നും കാണാൻ കഴിഞ്ഞില്ല.'ഇടതുപക്ഷക്കാരെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ പോലും തങ്ങൾ political correctness പാലിക്കുന്നു എന്നു കാണിക്കാൻ വേണ്ടി അംബേദ്കറുടെയും ലോഹ്യയുടെയുമൊക്കെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തെക്കുറിച്ച് എടുത്തു പറയാൻ മനഃപൂർവം ശ്രദ്ധ പുലർത്തിയപ്പോൾ, പി സി ജോഷിയുടെയും അജയ് ഘോഷിന്റെയും എസ് എ ഡാങ്കെയുടേയും മുസാഫർ അഹമ്മദിന്റെയും പി കൃഷ്ണപിള്ളയുടേയും എ കെ ഗോപാലന്റെയും മറ്റനേകം കമ്മ്യൂണിസ്റ്റുകാരുടെയും പേരുകൾ പാടേ വിസ്മരിച്ചുകളഞ്ഞു. പി സി ജോഷിയോടൊപ്പം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി വീടും കുടുംബവും സർവ്വതും ത്യജിച്ച ആ ധീര വിപ്ലവകാരികളെപ്പോലും കണ്ടില്ലെന്നു നടിച്ച അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ബൽരാജ് സാഹ്നി പണ്ടെന്നത്തെയോ ബോളിവുഡ് സിനിമയിൽ അച്ഛൻ വേഷം കെട്ടി മിന്നിമറഞ്ഞ വെറുമൊരു താരം മാത്രം. എന്നാൽ ഒരു പ്രതീക്ഷ ഇപ്പോഴും അവശേഷിക്കുന്നു.റോൾ മോഡലുകളെയും ഐക്കണുകളെയും അന്വേഷിച്ചു നടക്കുന്ന ആധുനിക തലമുറയ്ക്ക് പ്രചോദനം പകരാൻ ഈ പഴങ്കഥകൾക്ക് എങ്ങാനും ചിലപ്പോൾ സാധിക്കുന്നു ണ്ടെങ്കിൽ ...അപ്പോൾ കൃതാർത്ഥതയടയുക മറ്റാരുമല്ല, സർവസാക്ഷിയായ ചരിത്രം തന്നെയായിരിക്കും.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഞാനിന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ്. വൃക്കയിലെ കല്ലുകൾ. അല്ലെങ്കിൽ മൂത്രാശയത്തിൽ വരുന്ന കല്ലുകൾ. അത് പല ആൾക്കാർക്കും പല സമയത്ത് പല പ്രാവശ്യം ആയിട്ടാണ് വന്നിട്ടുള്ളത്. കുറെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. എങ്കിൽ അത് പ്രോപ്പർ ആയിട്ട് ട്രീറ്റ് ചെയ്യുവാനോ വരാതിരിക്കുവാനുള്ള ഉള്ള കാരണങ്ങളും അത് പിന്നീട് പലപ്രാവശ്യം ആയിട്ട് വരുന്നതിന് തടയുന്നതിനും സാധിക്കുന്നതാണ്. ആദ്യം തന്നെ പറയുന്നത് എന്താണ് വൃക്കയിലെ കല്ലുകൾ എന്നതിനെക്കുറിച്ചാണ്. ഒരു സ്റ്റോൺ എന്ന് പറയുന്നത് എല്ലാവരും വിചാരിക്കും ആദ്യം അത് ഒരു വലിയ ഒരു സ്റ്റോൺ ആയിട്ടാണ് ഇരിക്കുന്നത് എന്ന്. എന്നാൽ അത് അങ്ങനെയല്ല. നമ്മുടെ മൂത്രത്തിലൂടെ നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റ് പ്രൊഡക്ട് ആയ കുറേ കാര്യങ്ങൾ ക്രൈസ്റ്റൽ രൂപത്തിൽ പാസ് ചെയ്ത് പോകുന്നുണ്ട്. ക്രിസ്റ്റൽ എന്ന് പറഞ്ഞാൽ യൂറിക് ആസിഡ് ക്രിസ്റ്റൽ, കാൽസ്യം ക്രിസ്റ്റലുകൾ, അതുപോലെതന്നെ ഒരുപാട് ക്രിസ്റ്റലുകൾ മൂത്രം വഴിയാണ് പുറത്തേക്ക് പോകുന്നത്. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത രീതിയിലുള്ള ചെറിയ ആർട്ടിക്കിൾസ് ആണ് ഇവ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
November 10, 2021 November 10, 2021 Pradeepam OnlineLeave a Comment on വെള്ളക്കെട്ടില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്റ്റാലിന്‍റെ രക്ഷാപ്രവര്‍ത്തനം ചെന്നൈ: ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്റ്റാലിന്‍.പ്രളയബാധിത പ്രദേശങ്ങളിലെ മെഡിക്കല്‍ ക്യാമ്പുകളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ക്യാമ്പിലെത്തി ജനങ്ങള്‍ക്കൊപ്പം ചെലവഴിച്ച അദ്ദേഹം അവിടത്തെ ഭക്ഷണം രുചിച്ച് നോക്കാനും മറന്നില്ല. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും പുതപ്പും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും നടത്തുന്നുണ്ട്.വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും അദ്ദേഹവും സംഘവും മുന്നില്‍ തന്നെയുണ്ട്. ദുരന്തബാധിതരുടെ പരാതികളും കേട്ട് വേണ്ട സഹായങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ട്. 2015 ലെ പ്രളയത്തിന് ശേഷമുള്ള ഏറ്റവും കനത്ത മഴയെയാണ് ചെന്നൈ ഇപ്പോള്‍ നേരിടുന്നത്. മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതര്‍ക്ക് അമ്മ ഉണവകങ്ങളില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കുന്ന അമ്മ ഉണവകം പദ്ധതി ജയലളിതയുടെ കാലത്താണ് തുടങ്ങിയത്. കോര്‍പറേഷന്‍റെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണമെത്തിച്ചു നല്‍കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രളയരക്ഷാപ്രവര്‍ത്തനത്തിനെത്തിയ അദ്ദേഹം ഒരു വിവാഹത്തിനും പങ്കെടുത്ത വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കനത്തമഴ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനപ്പുറം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച സ്റ്റാലിന് സോഷ്യല്‍ മീഡിയയും കൈയടിക്കുകയാണ്. മന്ത്രിമാരായ കെ.എന്‍ നെഹ്റു, പി.കെ ശേഖര്‍ ബാബു തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ട്. സ്റ്റാലിന്‍റെ മകനും സിനിമാതാരവും എം എല്‍ എയുമായ ഉദയനിധി സ്റ്റാലിനും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
മലയാളികള്‍ നോല്‍ക്കുന്ന വ്രതങ്ങളും ഒരിക്കലുകളുമെല്ലാം ഏറെയുണ്ട്. മിക്കവാറും എല്ലാ മത വിഭാഗങ്ങള്‍ക്കും ഇത്തരം ഒരിക്കലുകളും വ്രതാനുഷ്ഠാനങ്ങളുമെല്ലാം ഉണ്ടു താനും. ഹിന്ദുക്കള്‍ നോല്‍ക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഏകാദശി വ്രതം. ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇതില്‍ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗുരുവായൂര്‍ ഏകാദശി.ഈ വര്‍ഷം നവംബര്‍ 19നാണ് ഇത്. ഹരിബോധിനി, ഉത്ഥാന ഏകാദശി എന്നിങ്ങനെയെല്ലാം ഗുരുവായൂര്‍ ഏകാദശി അറിയപ്പെടുന്നുണ്ട്. ഈ ഏകാദശി പുണ്യമാക്കാന്‍, കൃത്യമായി ഇതു നോല്‍ക്കാന്‍ വേണ്ട പല ചിട്ടകളുമുണ്ട്. വൃശ്ചിക മാസത്തിലെ ഗുക്ലപക്ഷ ഏകാദശിയിയാണ് ഗുരുവായൂര്‍ ഏകാദശിയായി കണക്കാക്കുന്നത്. ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്ര നട അടയ്ക്കാറില്ല. ഏകാദശിയുടെ മുന്‍പായുള്ള ദിവസം ദശമി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം നട തുറന്ന് ഏകാദശി കഴിയുന്ന ദിവസത്തിന്റെ പിറ്റേന്ന്, അതായത് ദ്വാദശി ദിവസമാണ് നട അടയ്ക്കാറ്. ദശമി ദിവസം വെളുപ്പിനു 3നു തുറക്കുന്ന നട ദ്വാദശി ദിവസം 9നാണ് അടയ്ക്കുക. ദുഷ്‌നിഗ്രഹത്തിനായി ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ഉടലെടുത്ത ദേവതയാണ് ഏകാദശി. ഇവരുടെ സല്‍പ്രവൃത്തികളില്‍ സംപ്രീതനായ വിഷ്ണു ഭഗവാന്‍ ഏകാദശി നാളില്‍ വ്രതം നോല്‍ക്കുന്നവര്‍ക്ക് പുണ്യവും ഐശ്വര്യവും ഉണ്ടാകുമെന്ന അനുഗ്രഹം നല്‍കിയെന്നാണു വിശ്വാസം. കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയ ദിവസമാണ് ഏകാദശി എന്നാണ് വിശ്വാസം. ഏകാദശി വ്രതം എങ്ങനെ നോല്‍ക്കണം എന്നതു സംബന്ധിച്ചും കൃഷ്ണന്‍ അര്‍ജുനന് ഉപദേശം നല്‍കിയെന്നു പറയപ്പെടുന്നു. ഭഗവാന്‍ വിഷ്ണു നിദ്രയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ ദിവസം കൂടിയാണ് ഇത്. ഈ ഏകാദശി നോറ്റാല്‍ പര്‍വ്വത തുല്യമായ പാപം പോലും നശിയ്ക്കുമെന്നു സ്‌കന്ദപുരാണത്തില്‍ പറയുന്നു. വൈകുണ്ഠനാഥന്‍ അതായതു വിഷ്ണു ഭഗവാന്‍ ഇന്നേ ദിവസം വൈകീട്ടോടെ ഗുരുവായൂര്‍ അമ്പലത്തിലേയ്‌ക്കെത്തുമെന്നാണു വിശ്വാസം. എല്ലാ ദേവദേവന്മാരും ഇന്നേ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ എത്തുമെന്നാണ് പൊതുവേ വിശ്വാസം. സുരഭിയെന്ന പശുവുമായി ഇന്ദ്രദേവന്‍ വൃന്ദാവനത്തില്‍ എത്തിയതും സുരഭി പാല്‍ ചുരത്തി കൃഷ്ണാഭിഷേകം നടത്തിയതുമെല്ലാം ഇന്നേ ദിവസമാണെന്നു വിശ്വാസം. താന്ത്രിക ചടങ്ങില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ കണ്ട് അനുഗ്രഹിയ്ക്കാന്‍ എത്തുന്ന, മേല്‍പ്പത്തൂര്‍, ശങ്കരാചാര്യര്‍, കുറൂരമ്മ, വില്വമംഗലം, പൂന്താനം തുടങ്ങിയ ഭക്തര്‍ക്കു ദര്‍ശനം ലഭിച്ച ദിനം കൂടിയാണ് ഗുരുവായൂര്‍ ഏകാദശി. ഇന്നത്തെ ക്ഷേത്ര ചടങ്ങുകള്‍ ഈ വിധം ശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയതും ഇന്നേ ദിവസമാണെന്നാണു വിശ്വാസം. സ്വരം നഷ്ടപ്പെട്ട ചൈമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കു സ്വരം തിരികെ ലഭിച്ചതും അദ്ദേഹം ശിഷ്യരോടൊത്ത് ഇവിടെ വന്നു കച്ചേരി നടത്തിയതും ഇന്നേ ദിവസമെന്നു വിശ്വാസം. മുഴുവന്‍ സമയവും ക്ഷേത്ര നട തുറന്നിരിയ്ക്കുന്ന ദിവസവും ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ദിവസവുമെല്ലാമാണ് ഇത്. മേല്‍പ്പത്തൂര്‍ നാരായണീയം ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഈ ദിവസം തന്നെയാണ്. ഏകാദശി നോല്‍ക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. കഠിനമായ ചിട്ടകള്‍ എന്നു പറയാം. ഏകാദശി ദിവസത്തിനു തൊട്ടു മുന്‍പുള്ള ദ്വാദശി ദിവസവും പ്രധാനമാണ്. ഒരിക്കല്‍, അതായത് ഒരു നേരം മാത്രം ആഹാരം കഴിച്ചു വ്രതം നോല്‍ക്കുന്നവരും ഉണ്ട്. ഏകാശദി ദിവസം * ഏകാശദി ദിവസം ഏഴര വെളുപ്പിന് എഴുന്നേററു കുളി കഴിഞ്ഞു ഭഗവാന്‍ വിഷ്ണുവിനെ പൂജിയ്ക്കുക. ഇതിനു ശേഷം ക്ഷേത്രത്തിലെ തുളിസീതീര്‍ത്ഥമോ വീട്ടിലുണ്ടാകുന്ന തുളസീ തീര്‍ത്ഥമോ സേവിയ്ക്കാം. ഇതിനു ശേഷം മാത്രമേ ജലപാനം പാടൂ. വിഷ്ണുവിന് ഏറെ പ്രിയമായ സസ്യമാണ് തുളസി. തുളസിയും പൂക്കളും പഴങ്ങളുമെല്ലാം വിഷ്ണു ഭഗവാന് സമര്‍പ്പിയ്ക്കുന്നതു നല്ലതാണ്. വിഷ്ണുവെന്നാല്‍ കൃഷ്ണന്‍ തന്നെ. * ദിവസം മുഴുവന്‍ ഭക്ഷണം കഴിയ്ക്കാതെ വ്രതം എന്നതാണ് കൃത്യമായ രീതി. ജലപാനാകാം. ഇതിനു ബുദ്ധിമുട്ടെങ്കില്‍ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാം. * ഒരു നേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ അരിയാഹാരം നിഷിദ്ധമാണ്. അരി മാത്രമല്ല, ധാന്യങ്ങളൊന്നും തന്നെ കഴിയ്ക്കരുതെന്നതാണ് വാസ്തവം. എന്നാല്‍ നാം സാധാരണ ഗോതമ്പു വിഭവങ്ങളും കൂവനൂറും റവയുമല്ലൊം കഴിയ്ക്കാറുണ്ട്. യഥാര്‍ത്ഥത്തിലെ ചിട്ട ഇവയൊന്നും പാടില്ലെന്നതാണ്. അരി ഭക്ഷണം മാത്രം ഉപേക്ഷിച്ചു മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു പകുതി വ്രതമാണെന്നാണു പറയുക. * ഉള്ളി, വെളുത്തുള്ളി, തേന്‍, മത്സ്യ മാംസാദികള്‍, മദ്യം, പുകവലി എന്നിവ പാടില്ല. എണ്ണയും ഉപയോഗിയ്ക്കരുതെന്നു പറയും. ഇതുപോലെ സ്റ്റീല്‍ പാത്രത്തിലും ഭക്ഷണം അരുതെന്നതാണ് ചിട്ട. * കുളിച്ചു വൃത്തിയായ ശേഷം മാത്രം തയ്യാറാക്കുന്ന ഭക്ഷണമേ അന്നേ ദിവസം കഴിയ്ക്കാവൂ. തലേന്നത്തെ ഭക്ഷണം, എച്ചിലായവ, ബാക്കി വച്ചവ, കുളിയ്ക്കാത്തവരും അശുദ്ധിയുള്ളവരുമുണ്ടാക്കിയ ഭക്ഷണം എന്നിവ കഴിയ്ക്കരുതെന്നാണ് പ്രമാണം. * അന്നേ ദിവസം വിഷ്ണു സഹസ്ര നാമം, വിഷ്ണു അഷ്ടോത്തരം എന്നിവയെല്ലാം ജപിയ്ക്കാം. ഇതിനൊന്നും സാധിച്ചില്ലെങ്കില്‍ നാരായണാ, കൃഷ്ണാ ഗുരുവായൂരപ്പാ തുടങ്ങിയ മന്ത്രങ്ങള്‍ മനസിലെങ്കിലും ഉരുവിടുക. നിലവളിക്കിനു മുന്നില്‍ ഇരുന്നു നാമാര്‍ച്ചന നടത്തുന്നതാണ് ശരിയായ രീതി. ക്ഷേത്ര ദര്‍ശനവും ഇന്നേ ദിവസം ഏറെ പ്രധാനമാണ്. ഏകാദശി നോല്‍ക്കുന്നവര്‍ പകല്‍ സമയം ഉറങ്ങാന്‍ പാടില്ലെന്നതാണു പ്രമാണം. തുളസി ഏകാദശി ദിവസം തുളസിയ്ക്കു വെള്ളമൊഴിയ്ക്കുക, തുളസിയെ പ്രദക്ഷിണം വയ്ക്കുക എന്നിവയെല്ലാം നല്ലതാണ്. തുളസിയില, തുളസിമാല ക്ഷേത്രത്തില്‍ നല്‍കാം, കൃഷ്ണനോ വിഷ്ണുവിനോ സമര്‍പ്പിയ്ക്കാം. തുളസിയെ മൂന്നു തവണ പ്രദക്ഷിണം വയ്ക്കുമ്പോള്‍ പ്രസിദ തുളസീ ദേവീ, പ്രസീദ ഹരിവല്ലഭേ, ക്ഷീരോദ മഥനോദ്ഭുതേ, തുളസീ ത്വം നമാമ്യഹം എന്ന മന്ത്രം ഉരുവിടുന്നത് ഏറെ നല്ലതാണ്. ഏകാശദി വ്രതം ഏകാശദി വ്രതം പാരണ വീടുന്നത് എന്നാണു പറയുക. അതായത് അവസാനിപ്പിയ്ക്കുന്നത്. ഇത് പിറ്റേന്നു ദ്വാദശി നാളിലാണ്. രാവിലെ കുളിച്ചു വിളക്കു വച്ചു പൂജ ചെയ്തു നാമം ജപിച്ച് തുളസീതീര്‍ത്ഥം സേവിച്ചു വേണം, പാരണ വീടാന്‍. ദ്വാദശിപ്പണ സമര്‍പ്പണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം എന്ന ഒന്നുണ്ട്. ദ്വാദശി ദിവസം ഭക്തര്‍ ഇവിടെയെത്തി ഭഗവാന് കാണിക്ക സമര്‍പ്പിയ്ക്കുന്നു. ഇത് ഏറെ വിശേഷപ്പെട്ട ചടങ്ങാണ്. ആനയൂട്ടും ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ആനയായ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞതും ഇതേ ദിവസമാണ്. ആനകളുടെ ഉടമസ്ഥാനായി കണക്കാക്കുന്നതു ഗുരുവായൂരപ്പനെയാണ്. ഇതു കൊണ്ടു തന്നെ ഇന്നേ ദിവസം ആനയൂട്ടും പുണ്യമാണ്. ഏകാദശി ഏകാദശി സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും നോല്‍ക്കാം. കുടുംബത്തിന്റെ ഐശ്വര്യത്തിനും പാപ ശമനത്തിനും ഇതു നല്ലതാണ്. അന്നേ ദിവസം ശരീര ശുദ്ധി, മനശുദ്ധി, പ്രവൃത്തിശുദ്ധി എന്നിവയും പ്രധാനം. കളങ്കപ്പെട്ട മനസും പ്രവൃത്തികളും ഏകാദശിയ്‌ക്കെന്നല്ല, എന്നും ദോഷമേ വരുത്തൂ.
"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. അംഗോളയാണ് ആതിഥേയ രാജ്യം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്. == ലോക പരിസ്ഥിതി ദിനം 2017== "Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ &nbsp;എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[കാനഡ]]യാണ് ആതിഥേയ രാജ്യം. == ലോക പരിസ്ഥിതി ദിനം 2018== 'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ഇന്ത്യ|ഇന്ത്യയാണ്]] ആതിഥേയ രാജ്യം.<ref>[http://worldenvironmentday.global/en/news/india-host-world-environment-day-2018]</ref> == ലോക പരിസ്ഥിതി ദിനം 2019== 'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ചൈന|ചൈനയാണ്]] ആതിഥേയ രാജ്യം. == ലോക പരിസ്ഥിതി ദിനം 2020== 2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആ തിഥേയ രാജ്യം
ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മെസ്സേജിങ് അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. ആശയവിനിമയത്തിനായി ഉപയോഗിക്കാൻ വാട്ട്‌സ്ആപ്പ് ശരിക്കും ഉപകാരപ്രധമാണ്, മാത്രമല്ല ടെക്സ്റ്റ് മെസ്സേജ് കൂടാതെ ഫോട്ടോ ,വോയ്‌സ് ,ചെറിയ വീഡിയോകൾ ,ഡോക്യുമെന്റ് എന്നിങ്ങനെ ഉള്ളവ വാട്സ് ആപ്പിലൂടെ എളുപ്പത്തിൽ അയയ്‌ക്കാനും കഴിയും. കുടുംബം, സുഹൃത്തുക്കൾ,ഓഫീസ് ആശയവിനിമയങ്ങൾ എന്നിവക്കായി വാട്സ് ശരിക്കും ഉപകാരപ്രദം ആണ് Advertisement ആപിന്റെ ഉപയോഗം നിങ്ങളുടെ ഫോണിൽ മറ്റു ജോലികൾ ചെയ്യുമ്പോൾ അല്ലെങ്കിൽ ഓൺലൈനിൽ ഒരു മൂവി കാണുമ്പോൾ വാട്ട്‌സ്ആപ്പ് മെസ്സേജ് വന്നാൽ അത് പോപ്പ് അപ്പ് ചെയ്യുമ്പോൾ പലപ്പോഴും അത് ശരിക്കും ബുദ്ധിമുട്ടായി തോന്നാറുണ്ട്.വാട്ട്‌സ്ആപ്പിനായി മാത്രം ഇന്റർനെറ്റ് കണക്ഷൻ ഓഫുചെയ്യാൻ സാധിച്ചിരുന്നെകിൽ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും.എന്നാൽ ശരിക്കും അങ്ങനെ ഒരു ആപ്പ് ഉണ്ട്.നമുക്ക് ഒരു പ്രത്തേക ആപ്പിന്റെ മാത്രം ഇന്റർനെറ്റ് ആക്സസ് ഒഴിവാക്കാനായി സാധിക്കും.ആപ്പ് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു. ഡൌൺലോഡ് ആപ്പിനെ കുറിച്ച് അറിയാം 2017 ൽ ഇലേഷ്കുമാർ ശർമ്മ വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണിത്. ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ ഓണായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിനായുള്ള ഇന്റർനെറ്റ് കണക്ഷൻമാത്രം ഓഫാകാനായി ഈ ആപ്പ് സഹായിക്കും. ഇനി മുതൽ ഫോണിൽ മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ വാട്സ് ആപ്പ് മെസ്സേജ് വന്നാൽ വാട്സ് ആപ്പിന്റെ ഇന്റർനെറ്റ് കണക്ഷൻ മാത്രമായി ഓഫ് ചെയ്യാൻ ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുമ്പോൾ ഈ അപ്ലിക്കേഷൻ വർക്ക് ചെയ്യില്ല .പ്ലേയ് സ്റ്റോറിൽ നിന്നും ഈ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്യാം.ഈ ആപ്പിന് ഒഫീഷ്യൽ വാട്സ് ആപ്പുമായി യാതൊരുവിധ ബന്ധവും ഇല്ല. മറ്റു ഫീച്ചർ ഈ ആപിന്റെ മീറ്റിങ് മോഡ് ഓപ്‌ഷൻ ഉപയോഗിച്ച് വാട്സ് ആപ്പിന്റെ ഇന്റർനെറ്റ് കണക്ഷൻ പ്രതേക സമയത്തിലേക്ക് മുൻകൂട്ടി ഓഫ് ചെയ്യാനായി സെറ്റ് ചെയ്‌തു വെക്കാം .മാത്രമല്ല നിങ്ങൾക്ക് ഒരാളുടെ നമ്പർ സേവ് ചെയ്യാതെ മെസ്സേജ് അയക്കുവാനും സാധിക്കും
“നര്‍മ്മദയില്‍ പണിതു കൊണ്ടിരിക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വീണ്ടും ഉയരം കൂട്ടി ക്കൊണ്ടിരിക്കുന്നു. ഈ മഴക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് കണക്കില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ അതിരപ്പിള്ളിയെ മറ്റൊരു സര്‍ദാര്‍ സരോവര്‍ ആക്കരുതെന്നും തദ്ദേശ വാസികളുടെ മേലുള്ള അധികാരത്തെ ചവിട്ടി മെതിക്കരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു” -മേധാ പട്കര്‍ ഒരു പുഴ കൂടി മരണ വിളി കാത്തു കിടക്കുന്നു. വികസന ദേവതയുടെ ബലി ക്കല്ലിനു മുന്നില്‍ ഊഴം കാത്തു കഴിയുന്ന ചെറു നീരുറവ മുതല്‍ ജലാശയങ്ങളും മഹാ നദികളും വരെ നീണ്ടു കിടക്കുന്ന ഇരകളുടെ പരമ്പരയില്‍ മറ്റൊന്ന്,ഇനി യൊരിക്കലും കാണാനാവില്ല നിങ്ങള്‍ക്ക് ഈ ചാലക്കുടി യാറിനെ, അതിരപ്പിള്ളിയെ, വാഴച്ചാലിനെ, അത് നമ്മുടെ നഷ്ടം. ഇനി വരുന്നൊരു തലമുറക്കോ? ഓ! അവര്‍, വെള്ളം കുപ്പിയില്‍ മാത്രം കണ്ട് ശീലമുള്ളോര്‍, ജലം വാട്ടര്‍ തീം പാര്‍ക്കിലെ കൌതുക വസ്തുവായി ആസ്വദിക്കുമ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ ആഘാതം എന്നാവും! അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുദ്ധ കാല അടിസ്ഥാനത്തില്‍ നടപ്പിലാക്കു വാനാണ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിന് ഇടതോ വലതോ എന്ന വ്യത്യാസമില്ല. നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചും ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും നമ്മുടെ സര്‍ക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം. എന്താണ് അതിരപ്പിള്ളി പദ്ധതി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ചാലക്കുടി പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമില്‍ നിന്നും ടണല്‍ വഴി വെള്ളം ഏഴ് കിലോമീറ്റര്‍ താഴെ, അതിപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെ, കണ്ണങ്കുഴി തോടിന്റെ കരയില്‍ സ്ഥാപിക്കുന്ന പവര്‍ഹൌസില്‍ എത്തിക്കുന്നു. ഇതിന് 160 മെഗാവാട്ട് സ്ഥാപിതശേഷിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ വാര്‍ഷിക ഉത്പാദനക്ഷമത 23 മെഗാവാ‍ട്ടിന് സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്, 650 കോടിയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കെ എസ് ഇ ബിയുടെ തന്നെ കണക്കുപ്രകാരം (അതും പെരുപ്പിച്ചാണ് പറയുന്നത്) പദ്ധതിയുടെ പ്രവര്‍ത്തനക്ഷമത വെറും 16 ശതമാനമാണ്. ഇപ്പോള്‍തന്നെ വന്‍ ബാ‍ധ്യതയില്‍ തുടരുന്ന കെ എസ് ഇ ബിയെ ഇത് കൂടുതല്‍ കടക്കെണിയിലേക്കാണ് നയിക്കുക. വൈകീട്ട് ആറു മുതല്‍ 11 വരെ വൈദ്യുതി കൂടുതല്‍ ആവശ്യം വരുന്ന സമയത്താണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് അവകാശപ്പെടുംബോള്‍ വൈദ്യുതി ഏറ്റവും ആവശ്യമായ വേനല്‍കാലത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പുഴയിലൊഴുകുന്നില്ല എന്നതാണ് സത്യം. നീരൊഴുക്കിന്റെ തെറ്റായ കണക്കുനിരത്തി ഇ ഐ എയുടെ അബദ്ധജഢിലവും അപൂര്‍ണവുമായ പഠനത്തെ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. പാത്രക്കടവ് പദ്ധതിക്കുവേണ്ടിയും ഇതേ തന്ത്രംതന്നെയാണ് കെ എസ് ഇ ബി പയറ്റിനോക്കിയത്. പൂര്‍ത്തിയാക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ഇനിയും ബാക്കിയുണ്ട്, വൈദ്യുതി വകുപ്പ് ഇത്രയേറെ കടക്കെണിയിലാണെന്നിരിക്കെ ഇങ്ങനെ നിരന്തരം പുതിയ പദ്ധതികള്‍ ഉണ്ടായെ തീരൂ എന്ന ശാഠ്യം ആര്‍ക്കുവേണ്ടിയാണെന്നാണ് മനസ്സിലാകാത്തത്. വൈദ്യുതികമ്മി എന്ന പച്ചക്കള്ളം കേരള ജനത കാലാകാലാങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതികമ്മി. മാത്രമല്ല,ഓരോരുത്തരും ദിനംപ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതനേടിക്കഴിഞ്ഞു. ഇവിടെയണ് കെ എസ് ഇ ബിയുടെ കള്ളങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തനശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു. വൈദ്യുതി കമ്മിയെക്കുറിച്ച് നാം വേവലാതി പ്പെടുന്നതിനെപ്പറ്റി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ ഉന്നയിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. “നാം ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ് .(അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും) അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10-15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.” വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്രപൂളില്‍നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തുകൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്. യഥാര്‍ഥ പ്രശ്നം കമ്മിയല്ല, മറിച്ച് 5000 കോടിയോളം കടബാധ്യതയുള്ള കെ എസ് ഇ ബിയ്ക്ക് ഇനിയും വൈദ്യുതി വങ്ങാനുള്ള പണമില്ല എന്നതാണ്. ഈ 5000 കോടി എങ്ങനെ കടബാധ്യത വന്നു ഇതാണ് എത്രയും പെട്ടെന്ന് അന്വേഷണവിധേയമാക്കേണ്ടത്.ഇതിനിടയിലേക്കാണ് 650 കോടിയുടെ ബാധ്യതകൂടി ചേര്‍ത്ത് കൂടുതല്‍ നഷ്ടക്കണക്കെഴുതാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. ഏറ്റവും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ് ഈ ഭാരത്തെ ഇനിയും കൂട്ടൂകയേയുള്ളൂ. കാലതാമസം 650 കോടിയെന്നത് ഇനിയും ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം. പദ്ധതിയുടെ മുടക്കുമുതല്‍ തന്നെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പാരിസ്ഥിതിക സാമൂഹിക നഷ്ടങ്ങള്‍ വേറെയും. അതുകൂടി കണക്കിലെടുത്താല്‍ നഷ്ടം മാത്രം വരുത്തിവെക്കുകയും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന ഈ പദ്ധതി എന്തിനു വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്? കേരളത്തില്‍ ഇന്ന് പ്രതിവര്‍ഷം 1700 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കനുള്ള സാധ്യത നിലവിലുണ്ട്. എന്നാല്‍ 2004-05 കാലയളവില്‍ ഉപയോഗിച്ചത് 1270 കോടി യൂണിറ്റാണ്. ഇതില്‍ പ്രസരണ വിതരണ നഷ്ടം തന്നെ 336 കോടി യൂണിറ്റാണ്. കെ എസ് ഇ ബിയുടെ കണക്കുപ്രകാരം വൈദ്യുത ഉപഭോക്താക്കളുടെ വാര്‍ഷിക വര്‍ദ്ധനവ് ഏഴ് ശതമാനമാണ്. അങ്ങിനെ വന്നാല്‍ തന്നെ 2008ല്‍ 1554 കോടിയൂണിറ്റാണ് ആവശ്യം വരിക. 336 കോടിയൂണിറ്റ് പ്രസരണ വിതരണത്തിലൂടെ പാഴാകുന്നതിന് പകരമായി വെറും 23 കോടി യൂണിറ്റുല്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി എങ്ങനെ ഗുണകരമാകും? പദ്ധതിമൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക നഷ്ടങ്ങള്‍ ഏത് കണക്കില്‍ വകയിരുത്തും? എല്ലാ അര്‍ത്ഥത്തിലും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാലെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മാറുകയുള്ളൂ എന്ന് കെ എസ് ഇ ബി നിര്‍ബന്ധം പിടിക്കുന്നത് സത്യസന്ധമല്ല. കേരളത്തില്‍ 995 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ചെറുതും വലുതുമായ 38 അണക്കെട്ടുകള്‍ നിലവിലുണ്ട്. പശ്ചിമഘട്ട മേഖലയിലെ 31500 ഹെക്ടര്‍ വനഭൂമിയാണ് ഇതിനുവേണ്ടി നശിപ്പിക്കപ്പെട്ടത്. നശിപ്പിക്കപ്പെട്ട വനമേഖലക്കുപകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്ന് എല്ലായ്പ്പോഴും പറയാറുണ്ടെങ്കിലും അന്നേവരേ അത് പാലിച്ചിട്ടില്ല. വനന്‍ശീകരണം മൂലം കേരളത്തിലെ 41 നദികളിലെയും നീരൊഴുക്ക് ഗണ്യമായി കുരഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ കുടിവെള്ള ക്ഷാമത്തിന് മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ? കേരളത്തിലെ ഒരു ജലവൈദ്യുതി പദ്ധതിയും നാളിതുവരെ സ്ഥാപിത ശേഷിയുടെ 50 ശതമാനം പോലും വൈദ്യുതി ഉത്പാദനം നടത്തിയിട്ടില്ല. (പ്രസരണ വിതരണ നഷ്ടത്തിനുപുരമെയാണിത്) ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗവാട്ടായിരുന്നു, എന്നാല്‍ ലഭിക്കുന്നതോ 273.7 മെഗാവാട് മാത്രം. ഷോളയാര്‍- ശേഷി 54 മെഗവാട്ട്, ലഭിക്കുന്നത് 26.6 മെഗാവാട്ട്. പെരിങ്ങല്‍കുത്ത് സ്ഥാപിതശേഷി 32 മെഗാവാട്ട് ലഭിക്കുന്നത് 19.6 മെഗാവാട്ട്. മറ്റുള്ള നിലയങ്ങളും ഭിന്നമല്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് നാളിതുവരെ പദ്ധതി അവതരണസമയത്ത് കെ എസ് ഇ ബി ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന കണക്കുകള്‍ പച്ചക്കള്ളമാണെന്നാണ്. ഈ കള്ളങ്ങള്‍ക്കുമുമ്പില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ക്ക് ഒരു വിലയുമില്ലേ? 27 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഒരു പദ്ധതിക്കുവേണ്ടിയാണോ സര്‍ക്കാര്‍ ഇത്ര കടുംപിടുത്തം പിടിക്കുന്നത് ?. ഇനിയും ഒരണക്കെട്ടിനെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ? അണക്കെട്ട് ഒരു മണ്ടന്‍വിദ്യയാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും ഏറെ പ്രബുദ്ധരെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോ‍കുന്നത് ? വൈദ്യുതി പ്രതിസന്ധിക്ക് പ്രായോഗികമായ എത്ര ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷെ അതൊന്നും കെ എസ് ഇ ബി മുഖവിലക്കെടുക്കാത്തതെന്തേ? പാരിസ്ഥിതിക നഷ്ടങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങള്‍ കണക്കാക്കാനാവാത്തത്ര വലുതാ‍ണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചലക്കുടി പുഴയുടെ തീരം. ഇതിനെപറ്റി കാര്‍യ്യക്ഷമമായ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല്ല. ‘WAPCOS’ എന്ന കമ്പനി നടത്തിയ പഠനം പദ്ധതി ഏതുവിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ എസ് ഇ ബി യുടെ ഇംഗിതത്തിനനുസരിച്ചുള്ളതായിരുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ‘കാടര്‍‍’ വിഭാഗത്തില്‍പെടുന്ന ആദിവാസികളുടെ പുനരധിവാസത്തെ ക്കുറിച്ചോ അവരുടെ ജീവിത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ജല ജന്തുക്കളെ ക്കുറിച്ചോ, വന്യജീവികളെ ക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല, ഉള്ളവ തന്നെ അപൂര്‍ണമാണ്. പുഴയോ‍രകാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്. പറമ്പിക്കുളം – പൂയംകുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോ‍കുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂര്‍വം ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തില്‍ തന്നെ സമുദ്രനിരപ്പില്‍ നിന്നും 200-300 മീറ്റര്‍ ഉയരത്തിലുള്ള പുഴയോരക്കാടുകല്‍ അവശേഷിക്കുന്ന ഏക ഇടമാണിത്. N B F G R (നാഷ്ണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സ്സ്) റിപ്പോര്‍ട്ട് പ്രകാരം ചാലക്കുടിപുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യുട്ട് പോണ്ടിച്ചേരിവനം വകുപ്പിനുവേണ്ടി 2000-ല്‍ നടത്തിയ പഠനം (Biodiversity Conservation Strategy and Action Plan for Kerala) മാങ്കുളം കഴിഞ്ഞാല്‍ കേരളത്തില്‍ ഹൈ കണ്‍സര്‍വേഷന്‍ വാല്യൂ (75%) ഉള്ള പ്രദേശം വാഴച്ചാല്‍ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാല്‍ മുങ്ങിപ്പോകുന്ന കാടിന്റെ വിസ്തൃതിക്കൊപ്പം അതിന്റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്‍യ്യത്തിലും അങ്ങനെ ചെയ്യാറില്ല. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ (Low Elevation Riparion Forest Ecosystem) ഏക കണ്ണിയാണ്. കൂടാതെ വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസില്‍പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണ് അതിരപ്പിള്ളി പുഴയോരക്കാടുകള്‍ . ഇതില്‍ നാലിനം വേഴാമ്പലുകളെ കാണുന്ന കേരളത്തിലെ ഏക ഇടമാണിതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. മലമുഴക്കി വേഴാമ്പല്‍ , പാണ്ടന്‍ വേഴാമ്പല്‍ , കോഴി വേഴാമ്പല്‍ , നാട്ടുവേഴാമ്പലെന്നിവയാണവ. 1700 ച: കി മീ വിസ്തൃതിയുള്ള ചാലക്കുടിപ്പുഴത്തടത്തിന്റെ 1100 ച് കി മീ കേരള വനം വകുപ്പിന്റെ കീഴിലാണ്, ഇതില്‍ തന്നെ നിത്യഹരിതവനസസ്യങ്ങളുടെ വിസ്തൃതി വെറും 100 കി മീ ആയി ഇതിനകം ചുരുങ്ങിക്കഴിഞ്ഞു. ഇതുതന്നെ തുണ്ടം തുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലകുടി പുഴയിലെ നീരൊഴുക്ക് വര്‍ഷംതോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. മഴക്കാലത്ത് മാത്രമാണ് ചാര്‍പ്പ തോട് ഒഴുകുന്നതും ചാര്‍പ്പ വെള്ളച്ചാട്ടം കാണാന്‍ കഴിയുന്നതും. കണ്ണന്‍കുഴി തോടിന്റെ അവസ്ഥയും മറ്റൊന്നല്ല. കെ എസ് ഇ ബി നീരൊഴുകിന്റെ കള്ളക്കണക്കുണ്ടാക്കിയത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈപദ്ധതിക്കുവേണ്ടി കെ എസ് ഇ ബി കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടിയും മറ്റു ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കുവേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ടാണ് ? “ജലക്ഷാമം രൂക്ഷമായികൊണ്ടീക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉത്പാദനത്തില്‍ ജലവൈദ്യുതിയുടെ സാങ്കേതിക ഭാവി എന്തായിരിക്കും?” എന്ന എം എന്‍ വിജയന്‍ മാഷിന്റെ ചോദ്യം വളരെ പ്രസക്തമാണ്. ഈ പദ്ധതിമൂലം കാര്‍ഷിക മേഖലക്കുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. 14000 ഹെക്ടര്‍ കൃഷിഭൂമിയുടെ ആശ്രയമായ തുമ്പൂര്‍മുഴി പദ്ധതിയുടെ പ്രവ്ര്ത്തനം അവതാളത്തിലാവും. 27 ഗ്രാമപഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജലസേചന ആവശ്യങ്ങള്‍ക്കായി നിലവില്‍ ഏറെ പ്രയോജനകരമാണ് തുമ്പൂര്‍മുഴി പദ്ധതി. ഒരു ഗ്രാവിറ്റി ടൈപ്പ് ഡൈവര്‍ഷനും 188 കി മീ വ്യാപിച്ചുകിടക്കുന്ന ഇടതുകര കനാലും 203 കി മീ നീളത്തില്‍ കിടക്കുന്ന വലതുകര കനാലും ഉള്‍പ്പെട്ടതാണ് തുമ്പൂര്‍മുഴി പദ്ധതി. 390 കി മീ നീളത്തില്‍ തൃശൂര്‍, എറണാംകുളം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കനാല്‍ സംവിധാനത്തെ അതിരപ്പിള്ളി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടില്ല. ഇത്രയും തദ്ദേശവാസികളുടെ കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുന്ന പ്രശ്നമായിട്ടും, ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എതിര്‍ത്തിട്ടും തങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടിന്റെ ബലത്തില്‍ മുന്നോട്ടുപോകുന്ന കെ എസ് ഇ ബി യുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ തരമില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലുവിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നും വൈദ്യുതിയുല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ വഴിയെ എത്തിനോക്കാന്‍ പോലും നമ്മുടെ വൈദ്യുതി വകുപ്പ് തയ്യാറല്ല. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിതശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു, (നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്) യൂറോപ്പില്‍ 2010 ല്‍ എഴുപത്തയ്യായിരം മെഗാവാട്ടും 2020 ആകുന്നതോടെ ഒന്നര ലക്ഷവും ഇതുവഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികല്‍ നടപ്പിലാക്കികഴിഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെയേറെയാണെങ്കിലും നാം വളരെ പിന്നിലാണെന്നതാണ് സത്യം ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുട്ട സാങ്കേതികവിദ്യ ലഭ്യമാകുന്നതോടുകൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ നാം ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്കടിമെടാനാണ് നമ്മുടെ മുഖ്യധാരാ രാഷ്ടീയനേതൃത്വത്തിനു താല്പര്യം. സാമ്രാജ്യത്വ അജണ്ടകള്‍ക്കനുസരിച്ച് ഭരണചക്രം തിരിക്കാന്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഈ ചതിയുടെ പേരും ഊര്‍ജ്ജസുരക്ഷ എന്നതാണ് ഏറെ രസകരം. കേരളത്തില്‍ കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തുസ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്. അതുപോലെ സൂര്യപ്രകാശത്തില്‍നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു, ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ടവിതത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി മധുസൂദനന്‍ ഐ എ എസ് നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല. “ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതി മന്ത്രിയായിരുന്ന എസ് ശര്‍മ്മയുമായും, യു ഡി എഫ് മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനുമായും ഇക്കാര്യം യഥാസമയങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. രണ്ടര വര്‍ഷംകൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം, എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് “ ജി മധുസൂദനന്‍ പറയുന്നു. ( ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു) നമ്മുടെ ബ്യൂറോക്രസിയുടെ കരാളഹസ്തം ജനങ്ങളെ എത്രമാത്രം ഞെരുക്കി ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന സത്യത്തെ നേരിടാന്‍ എല്ലാവരും മറക്കുകയാണ്. അതിരപ്പിള്ളി പദ്ധതിക്ക് 650 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപിതശേഷിയായി അവകാശപ്പെടുന്നത് 163 മെഗാവാട്ടും, 67.70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം വരുന്ന സാധാരണ ബള്‍ബുകള്‍ക്ക് പകരം നല്ലതരം സി എഫ് എല്‍ ബള്‍ബുകള്‍ നല്‍കാന്‍ 140-150 കോടിയെ വരൂ, ഇതില്‍ നിന്നു മാത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളില്‍ 300-350 മെഗാവാട്ടിന്റെ കുറവ് വരുത്താനാവും. ചെറുകിട ജലവൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും അത്യന്തം അപകടകാരിയായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദനരംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കെ എസ് ഇ ബിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതിമോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കുപിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും കെ എസ് ഇ ബി അവസാനിപ്പിക്കണം. അതിരപ്പിള്ളി പദ്ധതി വരുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും. അതോടെ കേരള ടൂറിസം വകുപ്പിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അഞ്ഞൂറിലധികം വരുന്ന കുടുംബങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കുക. പ്രതിവര്‍ഷം എട്ട് ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തേയും കുടിവെള്ളത്തെയും പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നമുക്ക് വേണോ? ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.
രമണ മഹര്‍ഷി: കാടും മേടുമെല്ലാം മനസ്സിലേ ഉള്ളൂ. മറ്റെങ്ങുമില്ല. വിചാരമറ്റിരിക്കുന്നതേ പ്രതിവിധിയാവുകയുള്ളൂ. ചോദ്യം: സമൂഹത്തില്‍പ്പെട്ടിരുന്നുകൊണ്ട് വിചാരം കൂടാതെ ഇരിക്കാനൊക്കുമോ? മഹര്‍ഷി: തന്നെ ശരീരത്തോട് ചേര്‍ത്തുവച്ചുകൊണ്ട് സമൂഹത്തിലിരിക്കുന്നുവെന്നും വ്യവഹാരം ചെയ്യുന്നുവെന്നും മറ്റും പറയുന്നു. നിങ്ങള്‍ ദേഹമോ മനസ്സോ അല്ലാതിരിക്കവേ അവയാണെന്നു പറയുന്നു. ഇതെല്ലാം വിട്ടിരിക്കുന്ന ഒരവസരം നിങ്ങള്‍ക്കുമുണ്ട്. ഉറക്കം. അപ്പോള്‍ നിങ്ങള്‍ ഏതു സമൂഹത്തിലിരിക്കും? നോക്കൂ, മാറ്റമറ്റ നിങ്ങളുടെ സാക്ഷാല്‍ സ്വരൂപം അവസ്ഥാത്രയങ്ങളിലും ഉള്ളതായിരിക്കുന്നു. അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ നശ്വരങ്ങളാണ്. നിങ്ങള്‍ നിങ്ങളെ അറിയാതിരുന്ന സുഷുപ്തിയിലും നിങ്ങളുണ്ടായിരുന്നുവെന്ന സത്യത്തെ മറക്കരുത്. മുന്‍പറഞ്ഞ നശ്വരങ്ങള്‍ നിങ്ങളുടെ ഈ അനശ്വര സത്തയില്‍ സിനിമാസ്ക്രീനില്‍ ചലച്ചിത്രങ്ങളെന്നപോലെ കണ്ടുമറഞ്ഞുപോകുന്നവയായിരിക്കുകയാണ്. സ്ക്രീന്‍ മാറാതിരിക്കവേ ചലചിത്രങ്ങള്‍ മാത്രം മാറിക്കൊണ്ടിരിക്കുന്നു. അതുപോലെ നിങ്ങളുടെ ദേഹവും മനസ്സും എങ്ങെങ്ങും ചരിക്കുമ്പോഴും (ആത്മാവ്) നിശ്ചഞ്ചലമായി ഇരുന്ന നിലയില്‍തന്നെ ഇരിക്കുകയാണ്. ഇതു ശാന്തിയുടെ അനുഭൂതിസ്വരൂപമാണ്. ചോദ്യം: ഗുരുകാരുണ്യം കൂടാതെ ആനന്ദപ്രദമായ ഈ നിശ്ചലാവസ്ഥയെ സാക്ഷാല്‍ക്കരിക്കാന്‍ ഒക്കുകയില്ലല്ലോ. മഹര്‍ഷി: നിങ്ങളുടെ സത്ത ആനന്ദമാണ്. സത്തയെ വിട്ടിരിക്കാന്‍ നിങ്ങള്‍ക്ക് സാദ്ധ്യവുമല്ല. നിങ്ങള്‍ നിങ്ങളെ ദേഹത്തിലും മനസിലും ഇരിക്കുന്നതായി കാണുന്നു. ദേഹവും മനസ്സും നശ്വരങ്ങളാണ്. എന്നാല്‍ നിങ്ങളുടെ സത്ത അനശ്വരമാണ്. നശ്വരങ്ങള്‍ക്കെല്ലാം ആധാരമായ ഈ സത്തയെ, സാക്ഷാല്‍സ്വരൂപത്തെ ഉണരുക. ചോദ്യം: ഞാന്‍ വെല്ലൂരില്‍ അനുഭവിച്ചിട്ടില്ലാത്ത ശാന്തിയാണ് എനിക്ക് ഭഗവത്സന്നിധിയില്‍ ലഭിക്കുന്നത്. മഹര്‍ഷി: സ്ഥലകാലങ്ങളെ അപേക്ഷിച്ചുള്ള അനുഭവങ്ങള്‍ സത്യമല്ല. ഇവിടത്തെ ശാന്തി വെല്ലൂരില്‍ കിട്ടിയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ശാന്തി അനുഭവിക്കുമായിരുന്നില്ല. ചോദ്യം: നാം നമ്മെ അറിയുമ്പോള്‍ ലോകം അനിത്യമാണെന്നറിയും, അല്ലേ? മഹര്‍ഷി: അതെന്തിന്? നിത്യമായ ആത്മസ്വരൂപത്തില്‍ നിന്നുമകന്നുപോകുന്ന മനസ്സിനെ വീണ്ടും ആത്മാഭിമുഖമാക്കിത്തീര്‍ക്കാന്‍ മനസ്സ് സ്വസങ്കല്‍പത്തില്‍ കൂടി വരിച്ചിരിക്കുന്ന ഈ ലോകം നശ്വരമാണെന്ന് ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകം അനിത്യമാണെന്ന് പറഞ്ഞതുകൊണ്ടായില്ല. നിങ്ങളുടെ നിത്യത്വത്തെ കാണണം. ചോദ്യം: ഒരുവന്‍ എല്ലാത്തിലും ഉദാസീനനായിരിക്കണമെന്നു പറയുന്നതിന്‍റെ ഉദ്ദേശമെന്താണ്? മഹര്‍ഷി: അതെ, ഹിതാഹിതങ്ങള്‍ വിട്ടിരിക്കുന്നതിനെയാണ് ഉദാസീനത എന്നു പറയുന്നത്. ‘ഔദാസീന്യമഭീപ്സിതം’. ദൃശ്യങ്ങളെല്ലാം നിലയറ്റവയാണെന്നറിയുമ്പോള്‍ ഹിതാഹിതങ്ങള്‍ക്കിടമേത്? മാത്രമല്ല, അഹന്തയെ അപേക്ഷിച്ച് മാത്രമുള്ള ഹിതാഹിതങ്ങള്‍ക്ക് അര്‍തഥമെന്തുണ്ട്. ചോദ്യം: ഉദാസീനമായിരുന്നാല്‍ കര്‍ത്തവ്യകര്‍മ്മങ്ങളില്‍ താല്പര്യം കുറഞ്ഞുപോവുകയില്ലേ? മഹര്‍ഷി: കര്‍ത്തവ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി ഹിതാഹിതങ്ങളെ നോക്കുന്നതെന്തിന്? അത് വേണ്ടവിധത്തില്‍ നടക്കും. ദേഹം എന്തിനുവേണ്ടിയുണ്ടായോ ആ കര്‍ത്തവ്യങ്ങളെ അത് നിറവേറ്റിക്കൊള്ളും. യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങിനിന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ പറഞ്ഞത് “ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ യുദ്ധം ചെയ്തേ മതിയാവൂ” എന്നാണ്. നാം ചെയ്യേണ്ടത് എത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ചെയ്തുതന്നെ ആകണം. നടക്കേണ്ടത്‌ നടക്കും. നടക്കാന്‍ പാടില്ലാത്തത് നാം എത്ര പരിശ്രമിച്ചാലും നടക്കുകയുമില്ല. ഇഷ്ടാനിഷ്ടങ്ങളും കര്‍ത്തൃത്വവും നോക്കാതെ നാടകത്തില്‍ കഥാപാത്രങ്ങള്‍ നടിക്കുന്നത് നോക്കുക. അതുപോലെ ലോകരംഗത്ത് ജീവിതധര്‍മ്മങ്ങളെ നാം നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു.
11:47 ഗുണമേന്മയുള്ള സിനിമകൾ അവളുടെ പുരുഷന്റെ മുന്നിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഈ വിഡ്ഢിയായ കുഞ്ഞിനെ തിരിയുന്നു 40 874 04:30 ഗുണമേന്മയുള്ള സിനിമകൾ സെക്‌സി കഴുതയുമായി ഒരു ഹാർഡ്‌കോർ ബേബ് പിന്നിൽ നിന്ന് ഭോഗിക്കുന്നു 216 6210 02:55 ഗുണമേന്മയുള്ള സിനിമകൾ കൗമാര ദമ്പതികൾ കാമസൂത്ര വായിച്ചതിനുശേഷം സ്ഥാനങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു 3 122 06:17 ഗുണമേന്മയുള്ള സിനിമകൾ കഴുത നക്കുന്നതിനും മലദ്വാരം കളിപ്പാട്ട സെക്‌സിനും വേണ്ടി തൊഴുത്തിലെ കർഷക പെൺകുട്ടികൾ 4 239 06:23 ഗുണമേന്മയുള്ള സിനിമകൾ രണ്ട് പെൺകുട്ടികൾ പുറത്തുണ്ട്, അവർ ഒരുമിച്ച് മധുരമായി പ്രണയിക്കുന്നു 4 275 03:00 ഗുണമേന്മയുള്ള സിനിമകൾ ലെസ്ബിയൻ ദേവതയെ ഭക്ഷിക്കുന്ന ഒരു കഴുതയും പൂറും ആണ് ജാനിസ് ഗ്രിഫിത്ത് 447 12961 10:21 ഗുണമേന്മയുള്ള സിനിമകൾ നഗ്നസുന്ദരി ലൈല ലണ്ടനുമായി കണ്ണടയിൽ ലൈംഗികത 2 210 13:14 ഗുണമേന്മയുള്ള സിനിമകൾ അനൽ സെക്‌സ് ടോയ്‌സ് സ്‌ത്രീകളെ ഒരുമിച്ച് ഭ്രാന്തമായി ആസ്വദിക്കാൻ സഹായിക്കുന്നു 0 270 06:47 ഗുണമേന്മയുള്ള സിനിമകൾ അതിസുന്ദരിയായ ലെസ്ബിയൻസ് ഞങ്ങൾക്ക് മുന്നിൽ ഡിൽഡോ ചേർക്കുന്നു 0 251 08:12 ഗുണമേന്മയുള്ള സിനിമകൾ സുന്ദരിയായ ഒരു സുന്ദരി, അവൾ ശരിക്കും ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നതിനാൽ അവൾ കം കൊണ്ട് തുള്ളി വീഴുന്നു 246 7214 11:05 ഗുണമേന്മയുള്ള സിനിമകൾ രണ്ട് പെൺകുട്ടികൾ എണ്ണയും സെക്‌സ് ടോയ്‌സും ഉപയോഗിച്ച് പരസ്പരം മസാജ് ചെയ്യുന്നു 0 290 08:00 ഗുണമേന്മയുള്ള സിനിമകൾ രണ്ട് സുന്ദരികൾ ഷവറിൽ പരസ്പരം സഹവാസം ആസ്വദിക്കുന്നു 0 293 02:40 ഗുണമേന്മയുള്ള സിനിമകൾ സ്വാഭാവിക മുലകൾ ഉള്ള ഒരു സുന്ദരി അവളുടെ കുണ്ണയുടെ ചുണ്ടുകൾ അടുത്ത് നിന്ന് കളിയാക്കുന്നു 380 11687 04:12 ഗുണമേന്മയുള്ള സിനിമകൾ വൃത്തികെട്ട സുന്ദരിയായ പെൺകുട്ടി അവളുടെ കിങ്കി ചിറ്റപ്പനുമായി ലൈംഗിക കോൺഗ്രസിൽ ഏർപ്പെടുന്നു 338 10402 05:00 ഗുണമേന്മയുള്ള സിനിമകൾ ചൂടുള്ള പിങ്ക് പാന്റിഹോസിൽ കുനിഞ്ഞ സ്ലട്ട് ഡോഗിസ്റ്റൈലിനെ ഇഷ്ടപ്പെടുന്നു 81 2498 12:51 ഗുണമേന്മയുള്ള സിനിമകൾ സുന്ദരിയായ കുട്ടീ പുസ്തകം വായിക്കുമ്പോൾ അവളുടെ പൂറ്റിൽ വിരൽ ചൂണ്ടുന്നു 342 10643 10:52 ഗുണമേന്മയുള്ള സിനിമകൾ തൃപ്‌തിപ്പെടാത്ത മൂന്ന് കുഞ്ഞുങ്ങളും ഭ്രാന്തൻ നാൽവർസംഘത്തിൽ ഒരാൾ മാത്രം 381 11863 09:58 ഗുണമേന്മയുള്ള സിനിമകൾ അടുക്കള തറയിൽ ഒരു ചുവന്ന തലയുണ്ട്, അവൾ കഠിനമായി ചതിക്കുന്നു 267 8315 01:52 ഗുണമേന്മയുള്ള സിനിമകൾ ഒരു പെൺകുട്ടി തന്റെ സുഹൃത്ത് എങ്ങനെ സജീവമായി സഹകരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നു 109 3397 09:30 ഗുണമേന്മയുള്ള സിനിമകൾ വികാരഭരിതമായ വീഡിയോയിൽ പെൺകുട്ടികൾ പരസ്പരം കൈകോർക്കുന്നു 401 12614 06:18 ഗുണമേന്മയുള്ള സിനിമകൾ പൂന്തോട്ടത്തിൽ രണ്ട് പെൺകുട്ടികൾ പരസ്പരം കാണുകയും ഒരു ആൺകുട്ടി പ്രണയിക്കുകയും ചെയ്യുന്നു 333 10485 05:00 ഗുണമേന്മയുള്ള സിനിമകൾ ഭയങ്കര ശരീരമുള്ള രണ്ട് പെൺകുട്ടികൾ കട്ടിലിൽ തങ്ങളുടെ കൊതി കാണിക്കുന്നു 415 13086 07:35 ഗുണമേന്മയുള്ള സിനിമകൾ ഈ സെഷനിൽ ബ്രൂണറ്റ് ബിച്ച് അവളുടെ പെൺകുട്ടിയോടൊപ്പം ഒരു നല്ല കഴുതയെ തിന്നുന്നു 401 12651 04:36 ഗുണമേന്മയുള്ള സിനിമകൾ മസാജ് സെഷൻ മനോഹരമായ ക്ലയന്റിന്റെയും മാസ്റ്ററുടെയും ഫക്കിംഗ് ആക്റ്റായി മാറുന്നു 76 2402 13:21 ഗുണമേന്മയുള്ള സിനിമകൾ ചോക്ലേറ്റ് തൊലിയുള്ള സോളോ ബേബ് അവളുടെ ക്ളിറ്റോറിസിനെ വിരലുകൾ കൊണ്ട് ഉത്തേജിപ്പിക്കുന്നു 387 12339 10:26 ഗുണമേന്മയുള്ള സിനിമകൾ നല്ല കൊള്ളയടിക്കുന്ന ഒരു സുന്ദരി മറ്റ് രണ്ട് പേരുടെ കൂടെയുണ്ട്, ഫക്കിംഗ് 310 9945 01:44 ഗുണമേന്മയുള്ള സിനിമകൾ സെക്സി ലേഡീസ് ഒരു മടിയും കൂടാതെ ഒരുമിച്ച് സമയം ചെലവഴിക്കാൻ തീരുമാനിച്ചു 157 5055 03:25 ഗുണമേന്മയുള്ള സിനിമകൾ ടെൻഡർ മസാജ് ചെയ്യുന്നയാളുടെ കൈകൾ പീച്ച് മലദ്വാരം തുളച്ചുകയറുന്നു 341 11049 06:05 ഗുണമേന്മയുള്ള സിനിമകൾ കൊമ്പുള്ള യുവ ദമ്പതികൾ ഒരു അവധിക്കാലത്ത് മണിക്കൂറുകൾ ചെലവഴിക്കുന്നു 257 8354 08:16 ഗുണമേന്മയുള്ള സിനിമകൾ ഒരു ഡോർ റൂമിൽ ഇളം പൂറിന്റെ മണം നിറഞ്ഞിരിക്കുന്നു 40 1322 Show more RECENT TRENDS പുതിയ XXX 4 columns 1 നിരകൾ 5 നിരകൾ 2 columns 6 columns 3 columns Latest all നല്ല 07:46 ഗുണമേന്മയുള്ള സിനിമകൾ പൂർ നക്കാൻ ഇഷ്ടപ്പെടുന്ന ലെസ്ബിയൻസ് ജയിലിൽ കഴിയുന്നു 78 2590 13:53 ഗുണമേന്മയുള്ള സിനിമകൾ മൂന്ന് സുന്ദരി കൗമാരക്കാർ സോഫയിൽ വിരൽ ചൂണ്ടാൻ കൊതിക്കുന്നു 307 10267 05:09 ഗുണമേന്മയുള്ള സിനിമകൾ രണ്ട് പെൺകുട്ടികൾ മസാജ് ടേബിളിൽ നന്നായി നക്കുന്നു 95 3260 12:30 ഗുണമേന്മയുള്ള സിനിമകൾ രണ്ട് കിങ്കി ബിച്ചുകൾ പരസ്പരം ചില ലെസ്ബിയൻ പ്രവർത്തനങ്ങൾ ചെയ്യുന്നു 9 318 07:39 ഗുണമേന്മയുള്ള സിനിമകൾ നല്ല മുലകൾ ഉള്ള ഒരു ബിംബോ അവളുടെ പുറകിലുണ്ട്, ഒറ്റയ്ക്ക് കളിക്കുന്നു 363 12927 08:23 ഗുണമേന്മയുള്ള സിനിമകൾ റഷ്യയിൽ നിന്നുള്ള ടാൻഡ് ലൗലിക്ക് പോൺ വീഡിയോയിൽ പങ്കെടുക്കാൻ ബോധ്യമുണ്ട് 24 870 03:23 ഗുണമേന്മയുള്ള സിനിമകൾ ചെറിയ മുലകളുള്ള സുന്ദരി അവളുടെ സെക്‌സി മാന്ത്രിക പാദങ്ങളിൽ മയങ്ങുന്നു 129 4930 06:30 ഗുണമേന്മയുള്ള സിനിമകൾ ലെസ്ബിയന്റെ മുഖത്ത് യോനി ഇട്ട് അവളെ പരിഹരിച്ച് കുനിഞ്ഞു തുടങ്ങി 283 10878 07:59 ഗുണമേന്മയുള്ള സിനിമകൾ ഒരു ലാറ്റിന പെൺകുട്ടിയെ ലൂബിംഗും അവളുടെ ചീഞ്ഞ കുണ്ണയെ വെളിയിൽ ഭോഗിക്കുന്നു 15 596 08:13 ഗുണമേന്മയുള്ള സിനിമകൾ മൂക്കൊലിപ്പുള്ള പക്വതയുള്ള വീട്ടുജോലിക്കാരി അവളുടെ രോമമുള്ള ബംഗ്‌ഹോൾ നക്കുന്നു 138 5529 15:12 ഗുണമേന്മയുള്ള സിനിമകൾ രണ്ട് സ്ത്രീകൾ പരസ്പരം മുറുകെ പിടിക്കുന്നു, തുടർന്ന് അവർ പൂറ്റിൽ നക്കും 265 10794 03:38 ഗുണമേന്മയുള്ള സിനിമകൾ കറുത്ത പുരുഷന്മാർക്ക് സോഫയിൽ ഒരു സ്വാദിഷ്ടമായ ചെറിയ സ്ലട്ട് ഉണ്ട് 116 4730 02:49 ഗുണമേന്മയുള്ള സിനിമകൾ ജാപ്പനീസ് ക്യാം ഗേൾ ഒരു അശ്ലീല കാസ്റ്റിംഗിൽ കളിപ്പാട്ടങ്ങളുമായി ചരിഞ്ഞു 163 6788 02:20 ഗുണമേന്മയുള്ള സിനിമകൾ രണ്ട് പെൺകുട്ടികൾ ഒരുമിച്ച് സുഖപ്രദമായ കസേരയിൽ വൈബ്രേറ്റർ ഓണാക്കുന്നു 112 4683 06:07 ഗുണമേന്മയുള്ള സിനിമകൾ സുന്ദരിയായ രണ്ട് കുഞ്ഞുങ്ങൾ അവരുടെ ഹുങ്കുകൾക്കൊപ്പം മോശമായ കൂട്ട ലൈംഗികത ആസ്വദിക്കുന്നു 269 11507 06:03 ഗുണമേന്മയുള്ള സിനിമകൾ ചെറിയ സ്വാഭാവിക മുലകളുള്ള ഒരു ബിംബോ അവളുടെ നനഞ്ഞ ഇറുകിയ പൂറ്റിൽ തഴുകുന്നു 290 12429 01:07 ഗുണമേന്മയുള്ള സിനിമകൾ ഒരു വലിയ കോഴിയുടെ തോന്നൽ പോലെ സ്റ്റോക്കിംഗിൽ ഉയരമുള്ള മെലിഞ്ഞ കൗമാരക്കാരൻ 229 10146 08:00 ഗുണമേന്മയുള്ള സിനിമകൾ കഴുത്തിൽ കെട്ടുകളുള്ള രണ്ട് ആൺകുട്ടികൾ നടത്തിയ സെൻസിറ്റീവ് MILF 273 12236 06:00 ഗുണമേന്മയുള്ള സിനിമകൾ സുന്ദരിയുടെ വായ്ക്കുള്ളിൽ ഒരു കറുത്ത വർഗക്കാരൻ തൻറെ കുണ്ണ കയറ്റുന്നു 63 2848 01:42 ഗുണമേന്മയുള്ള സിനിമകൾ തടിച്ചി കറുത്തു പോകുകയും അവളുടെ ആവശ്യമുളള തടിച്ച പൂറ്റിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു 8 373 05:00 ഗുണമേന്മയുള്ള സിനിമകൾ നല്ല പ്രകൃതിദത്ത മുലകളുള്ള രണ്ട് മെലിഞ്ഞ സ്ത്രീകൾ പുസി നക്കിയാണ് 140 6610 04:01 ഗുണമേന്മയുള്ള സിനിമകൾ ചെറിയ മുലകൾ ഉള്ള ഒരു സുന്ദരി കറുത്ത കോഴിക്ക് വേണ്ടി അവളുടെ പൂറിന്റെ ചുണ്ടുകൾ വിടർത്തുന്നു 54 2553 09:23 ഗുണമേന്മയുള്ള സിനിമകൾ രണ്ട് യൂറോപ്യൻ പോൺ താരങ്ങൾ ഒരു വലിയ ഡിക്ക് പങ്കിടുന്നു 13 620 11:12 ഗുണമേന്മയുള്ള സിനിമകൾ പരുക്കനായ ലാറ്റിന ബേബ് ഇവാ ലോവിയയ്ക്ക് നല്ല ഡിക്കിംഗ് ആവശ്യമാണ് 255 12325 10:07 ഗുണമേന്മയുള്ള സിനിമകൾ ഏറെ നാളായി കാത്തിരുന്ന സെക്‌സ് ലാറ്റിനയെ വീണ്ടും സന്തോഷിപ്പിക്കാൻ സഹായിക്കുന്നു 95 4719 02:15 ഗുണമേന്മയുള്ള സിനിമകൾ സെൻസിറ്റീവ് മുലക്കണ്ണുകളുള്ള ഒരു സുന്ദരിയായ സ്ലട്ട് അവളുടെ റാക്കിൽ കുമിഞ്ഞുകൂടുന്നു 151 7526 02:05 ഗുണമേന്മയുള്ള സിനിമകൾ സുന്ദരിയായ കാമുകനാൽ ബ്രൂണറ്റ് ബേബ് അപമാനിക്കപ്പെട്ടു 193 9724 01:05 ഗുണമേന്മയുള്ള സിനിമകൾ ചെറിയ മുലകൾ കൗമാരക്കാരനായ ഹോട്ടി തന്റെ ഹാർഡ് ഡിക്കിനെ സ്നേഹിക്കുന്നു 67 3388 13:07 ഗുണമേന്മയുള്ള സിനിമകൾ കുറിയ മുടിയുള്ള സുന്ദരി അവളുടെ നനഞ്ഞ പൂറിന്റെ ചുണ്ടുകൾക്കുള്ളിൽ ഒരു കൈയുണ്ട് 94 4827 04:20 ഗുണമേന്മയുള്ള സിനിമകൾ സുന്ദരികളായ കുഞ്ഞുങ്ങൾ നല്ല പരിശീലനത്തിന് ശേഷം അവരുടെ കോച്ചിനൊപ്പം ആസ്വദിക്കുന്നു 16 822 Show more 1 2 3 4 5 6 7 8 9 10 11 ... 167 → തല പേജ് പുതിയ XXX XXX വർഗ്ഗം ചാനലുകൾ Pornstars Erotic videos Gratis filme porno Sex hoc sinh nhat ban Reife frauen für sex افلام سكس مترجم جديد Vídeo de pornô de sexo سکسی با مادر Porno eski türk Punci szőrös বাংলাদেশী সেক্স ভিডিও Էրոտիկ տեսանյութեր Erotische filmpjes ეროტიული ვიდეოები Erotisk videor Eroottiset videot порно филми நீக்ரோ செக்ஸ் தமிழ் બીપી વીડીયો સેકસી ಶೃಂಗಾರ ವೀಡಿಯೊಗಳನ್ನು भोजपुरी फिल्म सेक्सी శృంగార వీడియోలు कामुक व्हिडिओ شہوانی ، شہوت انگیز ویڈیوز ലൈംഗിക വീഡിയോകൾ Erotic ਵੀਡੀਓ វីដេអូស្រើបស្រាល 色情影片 порно фільми онлайн Pizde mari Эротик видео Erotiskā video Erotiniai video Erotiske videoer Еротски видеа Erotski snimci Erotické videá Erotični Videi 에 동영상 เกี่ยวกับเรื่องวาบหวิงวิดีโอ Video erotik Erotiske videoer Sex darmowe mamuski Besplatni xxx filmovi Erotik video Bokep selingkuh Erootiline Videod Ερωτικά Βίντεο פורנו סרטים חינם 無料 エロ 動画 イケメン Kartun lucu ສານວິດີໂອໃຫຍ່ Lahatsary manaitaitra कामुक भिडियो ශෘංගාරාත්මක වීඩියෝ Érotis video
ശ്രീമതികൾ ചെയ്യുന്ന പ്രസംഗം ഏതു നിലയിലും ശ്രദ്ധേയമായിരിക്കും. അതു സാഹിത്യപരിഷത്തിന്റെ വാർഷിക യോഗത്തിൽ വെച്ചായാൽ അധികം ശ്രദ്ധേയമായിരിക്കും. കേൾക്കാൻ അധികം ആളുകളും വിശേഷിച്ചു് വേറെ അധികം ശ്രീമതികളും ഇല്ലാതിരിക്കുന്നതുകൊണ്ടു പ്രസംഗത്തിന്റെ വില ഇടിഞ്ഞുപോകയില്ല. ഇടപ്പള്ളിയിൽവെച്ചായിരുന്നുവല്ലൊ ഈ കൊല്ലത്തെ പരിഷത്തു നടന്നതു്. അതിലെ പ്രഥമയോഗത്തിൽവെച്ചു് ശ്രീമതി തെക്കെക്കുന്നത്തു കല്യാണിക്കുട്ടി അമ്മ ഒരു പ്രസംഗം ചെയ്തതായി പത്രങ്ങളിൽ വായിച്ചു. “പുരാണങ്ങളിൽ സ്ത്രീകളെ അബലകളെന്നു പറഞ്ഞിരിക്കുന്ന ഭാഗം എടുത്തുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു” എന്നു് വിദുഷി പറഞ്ഞതായി കാണുന്നു. ഇതു് എന്റെയും അഭിപ്രായമാണു്. പുരാണത്തിൽനിന്നു മാത്രമല്ല, നിഘണ്ടുക്കളിൽനിന്നും ആ വാക്കു വെട്ടിക്കളയേണ്ടതാണെന്നു ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഇനി വല്ല നിഘണ്ടുവും ഉണ്ടാക്കുന്നതു സ്ത്രീകൾതന്നെയായിരുന്നാൽ കൊള്ളാമെന്നു തോന്നുന്നു. അതിൽ “അബലാ”എന്ന പദത്തിന്റെ വ്യാഖ്യാനം. “പണ്ടു സ്ത്രീകളുടെ പര്യായമായി ഉപയോഗിച്ച നിരർത്ഥകമായ ഒരു വാക്കു്—ഇപ്പോൾ അതിന്നുപകരം യൂറോപ്യന്മാരെ അനുകരിച്ചു് ‘ഉത്തമാർദ്ധം’ എന്നു ഉപയോഗിക്കേണ്ടതാണു്” എന്നു ചേർക്കാവുന്നതാണു്. “സ്ത്രീകൾ പുരാണം എഴുതിയിരുന്നുവെങ്കിൽ പുരുഷന്മാർക്കും ഇത്തരി ദുരഭിധാനങ്ങൾ നൽകിയേക്കുമായിരുന്നു” എന്നു് ഈ വിദുഷി തന്റെ പ്രസംഗത്തിൽ പറഞ്ഞതു് എനിക്കത്ര പിടിച്ചില്ല. അതു വേണ്ടിയിരുന്നില്ല. സ്ത്രീകളായിരുന്നു പുരാണങ്ങൾ എഴുതിയിരുന്നതെങ്കിൽ പുരുഷന്മാർക്കു ഈ വക ദുരഭിധാനങ്ങൾ നൽകുകയില്ലായിരുന്നുവെന്നായിരുന്നു പറയേണ്ടിയിരുന്നതു്. ദോഷത്തിന്നു പകരം ദോഷം ചെയ്യാനുള്ള ശീലം സൽഗുണമല്ലല്ലൊ. “ശക്തിസ്വരൂപിണിയായ” സ്ത്രീക്കു് അതു വിഹിതമല്ല. “ശക്തിസ്വരൂപിണി”കളാണു് സ്ത്രീകളെന്നും അതുകൊണ്ടു അവരെ അബലകളെന്നു വിളിക്കുന്നതു അവിഹിതമാണെന്നും ആണു് ശ്രീമതി കല്യാണിക്കുട്ടി അമ്മയുടെ വാദം. ശക്തി? ശിവശ്ശക്തി, മഹാമായ, ഭദ്രകാളി, മഹാമാരി, മുതലായ അനേകം പേരുകളുള്ള ദേവിതന്നെ ആ സ്വരൂപത്തിലാണത്രെ സ്ത്രീകൾ! കല്യാണിക്കുട്ടി അമ്മ പറഞ്ഞതു വായിച്ചപ്പഴാണു് എനിക്കും തോന്നുന്നതു് അതു ശരിയായിരിക്കണമെന്നു്. മഹിഷാസുരൻ മുതലായവരെ ഈ ദേവി കുടൽ കുത്തിക്കീറി, കുടൽമാല തുടർമാലപോലെ എടുത്തു കഴുത്തിലണിഞ്ഞു രക്തം കുടിക്കുന്നതിന്റെ ചിത്രങ്ങൾ പല വീടുകളിലും കാണാം. ഒരിക്കൽ ഈ ദേവി ഭർത്താവായ ശിവന്റെ കണ്ണുകൾ പൊത്തുകയാൽ ലോകം മുഴുവൻ ഇരുട്ടായിപ്പോയിരുന്നു. ഭർത്താക്കന്മാരുടെ കണ്ണുപൊത്തി ലോകം ഇരുട്ടാക്കാൻ ശേഷിയുള്ളവരാണെന്നുള്ള അർത്ഥത്തിലാണു്, സ്ത്രീകൾ ശക്തിസ്വരൂപിണികളാണെന്നു പറഞ്ഞതെന്നു ഒരിക്കലും വിശ്വസിക്കുവാൻ തരമില്ല. വേറെ ആരു വിശ്വസിച്ചാലും ഞാൻ അങ്ങിനെ വിശ്വസിക്കുകയില്ല. “സത്യഭാമയും ദമയന്തിയും അബലകളായിരുന്നുവെന്നു പറഞ്ഞാൽ ആരാണു് വിശ്വസിക്കുക” എന്നാണു് പ്രാസംഗിക ചോദിച്ചതു്. “പക്ഷേ, ഇന്നു ആ നിലക്കു അധഃപ്പതനം വന്നിരിക്കുന്നു” പോൽ. ദമയന്തിയുടെ കാലത്തു മനുഷ്യർ മാത്രമല്ല, പക്ഷിമൃഗാദികളും വളരെ വിദ്വത്വം പ്രാപിച്ചവരായിരുന്നു. വിദ്വത്വം എന്നു പറഞ്ഞാൽ പോരാ കലാനൈപുണ്യവും പ്രാപിച്ചവരായിരുന്നു. ഇക്കാലത്തെ വിവാഹദൂതന്മാരുടെ പ്രവൃത്തി അന്നു ചെയ്തതു് ഒരു അരയന്നമായിരുന്നു. താമരയിലയിൽ നഖംകൊണ്ടു എത്രയും തന്മയത്വത്തോടുകൂടി ദമയന്തിയുടെ രൂപം വരച്ച പക്ഷിയെപ്പോലുള്ള ഒരു പക്ഷി ഇന്നുണ്ടോ? അതായിരിക്കാം “ഇന്നു ആ നിലയ്ക്കു അധഃപ്പതനം വന്നിരിക്കുന്നു,” എന്നു പറഞ്ഞതു്. അബലാശബ്ദത്തെ വിട്ടശേഷം, പാതിവ്രത്യത്തെയാണു് കല്യാണിക്കുട്ടിയമ്മ പിടിച്ചു കുടഞ്ഞതു്. “അതു് ഒരു അനാവശ്യപദമാണു്” എന്നാണു് ആ അമ്മയുടെ അഭിപ്രായം. “പാതിവ്രത്യത്തെപ്പറ്റിയുള്ള ഉപദേശങ്ങളും കഥകളും മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഒരുപയോഗം മാത്രമാണു”പോൽ: എന്നു മാത്രമല്ല. “രതിചാരികളായ പുരുഷന്മാരുടെ സൃഷ്ടിയാണു് പാതിവ്രത്യം” എന്നും പറഞ്ഞിരിക്കുന്നു. സ്ത്രീകൾ പതിവ്രതമാരായിരിക്കണം എന്നു പറയുമ്പോൾ, പുരുഷന്മാർ പത്നിവ്രതന്മാരായിരിക്കണം എന്നു പറയാതിരുന്നതിനാലുള്ള പരിഭവം വെച്ചുകൊണ്ടാണു കല്യാണിക്കുട്ടിയമ്മ ഇങ്ങിനെ പറഞ്ഞതെന്നുള്ള തീർച്ചതന്നെ. അതു ന്യായവുമാണു്. ഗൗതമനൊ മറ്റൊ ആയിരിക്കണം പാതിവ്രത്യം എന്ന വാക്കു സൃഷ്ടിച്ചതു്. കല്യാണിക്കുട്ടിയമ്മ പുരാണകഥകൾ ശരിയായി വായിച്ചിട്ടുണ്ടെന്നു, സത്യഭാമയേയും, ദമയന്തിയേയും, സീതയേയും മറ്റും പറ്റി പറഞ്ഞതിൽ നിന്നു് ഊഹിക്കാം. അഹല്യയേപ്പറ്റിയും ആ അമ്മ വായിച്ചിട്ടുണ്ടായിരിക്കാം. പാതിവ്രത്യത്തിന്റെ പേരും പറഞ്ഞു അഹല്യയെ ഗൗതമൻ ശപിച്ചു കല്ലാക്കികളഞ്ഞു. പുരുഷന്മാർ ചെയ്യുന്ന അധർമ്മം നോക്കുക! എന്നിട്ടൊ ആ അഹല്യയുടെ ശാപം തീർത്തു, കല്ലായവളെ വീണ്ടും മനുഷ്യസ്ത്രീയാക്കിയതാർ? സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ. അഹല്യയുടെ ഭർത്താവു ചെയ്തതു വലിയ അന്യായമാണെന്നു ശ്രീരാമന്നു തോന്നിയിരിക്കണം. ഗൗതമൻ തന്റെ ഭാര്യയെ ശയനമുറിയിൽ ദേവേന്ദ്രനോടുകൂടി കണ്ടിട്ടായിരുന്നു അവളെ അങ്ങിനെ കഠിനമായി ശിക്ഷിച്ചതു്. അവളെ രക്ഷിച്ച ശ്രീരാമനൊ? തന്റെ ഭാര്യ രാവണന്റെ ലങ്കാരാജ്യത്തു കൊല്ലം പാർത്തതിനെപ്പറ്റി ആരോ ചിലർ എന്തൊ എവിടന്നോ അപവാദം പറഞ്ഞതിനെ അടിസ്ഥാനമാക്കി, ആ സതീരത്നത്തെ പ്രസവം അടുത്തകാലത്തു് കാട്ടിൽ ഉപേക്ഷിച്ച പാതിവ്രത്യത്തെപ്പറ്റി പുരുഷന്മാർക്കെന്നല്ല, ഈശ്വരാവതാരമായി പുരുഷന്മാർക്കുപോലും ഉള്ള അഭിപ്രായം കണ്ടില്ലേ? ജമദഗ്നിയുടെ കഥ ഇതിലും കഠിനമാണു്. അയാളുടെ ഭാര്യയായിരുന്നു രേണുക. അവൾ പാതിവ്രത്യത്തിന്റെ അവതാരമായിരുന്നു. ആ സ്ത്രീ ആശ്രമത്തിലേക്കു ദിവസേന വെള്ളം കോരിക്കൊണ്ടു വരും. വെള്ളം സരസ്സിൽ “ഐസു്” രൂപത്തിൽ കട്ടിയായി കിടന്നിരുന്നതിനെയാണു് കോരിക്കൊണ്ടു വരിക. ചൂടുള്ള മനുഷ്യശരീരത്തോടു് തട്ടിയാൽ ഐസു് അല്പം ഉരുകിപ്പോകുമല്ലൊ. എന്നാൽ രേണുക പതിവ്രതയായിരുന്നതിനാൽ ഐസു് അശേഷം ഉരുകിപ്പോകാറില്ലായിരുന്നു. ഒരു ദിവസം അതു അല്പം ഉരുകിയതായി ഭർത്താവു കണ്ടു. ചിത്രരഥനും ഭാര്യയും വെള്ളത്തിൽ ക്രീഡിക്കുന്നതു കണ്ടപ്പോൾ രേണുകക്കു അശുദ്ധ വിചാരം ഉണ്ടായിരുന്നതിനാലായിരുന്നു ഐസു് ഉരുകിപ്പോയതു്. അവളെ ഉടനെ കൊന്നു കളയാൻ ജമദഗ്നി തന്റെ മക്കളോടു് കല്പിച്ചു. മൂത്ത മക്കൾ അച്ഛന്റെ കല്പനയെ നിരസിച്ചു. ഇളയ മകനായ പരശുരാമൻ—ബ്രാഹ്മണർക്കായി കടലിൽ നിന്നു കേരളം സൃഷ്ടിച്ചുകൊടുത്ത പരശുരാമൻ—മാതാവിന്റെ ശിരസ്സു വെട്ടി. പാതിവ്രത്യഭംഗത്തിന്റെ ശങ്കയുടെ ഛായയുടെ നിഴലിന്റെ ഏകദേശാംശം ഉണ്ടായതിനാൽ രേണുകക്കുണ്ടായ അനുഭവം കണ്ടില്ലെ? ഈ വക പുരാണകഥകൾ ആലോചിച്ചാൽ വെറുതെയാണൊ കല്യാണിക്കുട്ടിയമ്മ പാതിവ്രത്യപദത്തെ ശപിച്ചതു് എന്നു തോന്നാതിരിക്കയില്ല. പ്രാസംഗികൻ ഇങ്ങിനെ പറഞ്ഞതായും റിപ്പോർട്ടു ചെയ്തുകാണുന്നു: “കരുണാകർത്താവു് സ്ത്രീഹൃദയജ്ഞാനമില്ലാത്ത ഒരു മഹാകവിയാണെന്നു് ആ കാവ്യം തെളിയിക്കുന്നു.” പച്ചയിൽ പറകയാണെങ്കിൽ മഹാകവി കുമാരനാശാനു സ്ത്രീഹൃദയജ്ഞാനമില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കരുണയെന്ന കാവ്യം തെളിയിക്കുന്നുവെന്നു സാരം. ആശാന്റെ പ്രവൃത്തികൊണ്ടു് തെളിഞ്ഞിരിക്കുന്നുവെന്നല്ല, അദ്ദേഹത്തിന്റെ കാവ്യങ്ങളിൽനിന്നു തെളിയുന്നുവെന്നുമല്ല, കരുണയെന്ന കാവ്യംകൊണ്ടു തെളിയുന്നുവെന്നാണു്. അതാണു് ഏറ്റവും രസകരമായിരിക്കുന്നതു്. “നളിനി”യിൽനിന്നു തെളിഞ്ഞിരിക്കുന്നുവെന്നോ, “ചണ്ഡാലഭിക്ഷുകി”യിൽ നിന്നു തെളിഞ്ഞിരിക്കുന്നുവെന്നൊ ആയിരുന്നു പറഞ്ഞതെങ്കിൽ, സ്ത്രീഹൃദയം എങ്ങിനെയുള്ളതായിരിക്കണമെന്നാണു് കല്യാണിക്കുട്ടിയമ്മയുടെ അഭിപ്രായമെന്നു ഏകദേശം ഗ്രഹിക്കാമായിരുന്നു “ദുരവസ്ഥയിൽ” നിന്നു ഗ്രഹിക്കാമെന്നായിരുന്നു എന്നു പറഞ്ഞിരുന്നതെങ്കിൽ സ്ത്രീകളുടെ ഹൃദയത്തിൽ വർണ്ണാശ്രമധർമ്മമനുസരിച്ചുള്ള പ്രതിപത്തിക്കു വിഘ്നം വന്നതായി വിവരിക്കുന്ന കാവ്യങ്ങൾ സാഹിത്യപരിഷത്തു വർജ്ജിക്കേണ്ടതായി നിർദ്ദേശിക്കുകയാണു് ആ അമ്മ ചെയ്തതെന്നെങ്കിലും വിചാരിക്കുമായിരുന്നു. കരുണയിലെ നായിക ഒരു വേശ്യയാണു്. സ്ത്രീകളുടെ ഇടയിൽ വേശ്യമാർ ഉണ്ടാവാൻ പാടില്ലായെന്നും ഉണ്ടെന്നു സ്ഥാപിച്ചു വിവരിക്കുന്ന കവികൾ സ്ത്രീഹൃദയജ്ഞാനമില്ലാത്തവരാണെന്നും ഒരു സ്ത്രീ പറയുന്നതിൽനിന്നു് ഒരു പരമാർത്ഥം തെളിയുന്നു. സദാചാരമെന്നു ലോകത്തു അറിയുന്ന ഗുണത്തിൽനിന്നു വ്യതിചലിച്ചു്, “ധനദുർദ്ദേവതയ്ക്കെന്നും രൂപവിട്ടഹോ മോഹത്താൽ തനതാഗാ ഹോമിക്കും… ” സ്ത്രീകൾ ഇല്ലെന്നൊ ഉണ്ടാവാൻ പാടില്ലെന്നൊ ആയിരിക്കാം പ്രാസംഗികയുടെ അഭിപ്രായം. സന്മാർഗ്ഗനിഷ്ഠകളെ മഹത്തുക്കൾ മാത്രമുള്ള പരിസരത്തോടുകൂടി വിശിഷ്ടതരമായ ജീവിതം നയിക്കുന്നവരും ലോകത്തുനടക്കുന്ന കുണ്ടാമണ്ടികളൊന്നും അറിയാത്തവരുമായ മഹതികൾക്കു മാത്രമെ ഈ അഭിപ്രായം ഉണ്ടാകയുള്ളൂ. ആ കാര്യം ആലോചിച്ചാൽ ശ്രീമതി കല്യാണിക്കുട്ടിയമ്മയെ ഞാൻ ഹൃദയപൂർവ്വം സവിനയം രണ്ടുകയ്യും കൂപ്പി വന്ദിക്കുന്നുവെന്നേ എനിക്കു പറവാനുള്ളൂ. ഭാഷാപോഷിണി മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണു് ഭാഷാപോഷിണി. ആദ്യ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള. 1891 ആഗസ്റ്റ് 29-നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14-നു്) കോട്ടയത്തുവെച്ചു് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം’ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. മലയാളത്തിലെ ഗദ്യ സാഹിത്യത്തിന്റെ വികാസത്തിൽ ഭാഷാപോഷിണിക്കു് നിർണ്ണായക പങ്കുണ്ടു്. Colophon Title: Kavihridayam Kanda kamani (ml: കവിഹൃദയം കണ്ട കമനി). Author(s): Moorkoth Kumaran. First publication details: Sayahna Foundation; Trivandrum, Kerala; 2022-02-01. Deafult language: ml, Malayalam. Keywords: Article, Moorkoth Kumaran, Kavihridayam Kanda kamani, മൂർക്കോത്തു കുമാരൻ, കവിഹൃദയം കണ്ട കമനി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: January 31, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: Two young ladies waiting\mdash {}the expectation, a painting by Frédéric Soulacroix . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇന്ത്യന്‍ ക്രിക്കറ്റിന് ലോകക്രിക്കറ്റ് ഭൂപടത്തിലെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഐ.പി.എല്‍ വഹിച്ച പങ്ക് ചെറുതല്ല. 2008ല്‍ ആരംഭിക്കുമ്പോള്‍ ഒരു സാധാരണ ഫ്രാഞ്ചൈസി ലീഗ് മാത്രമായിരുന്ന ഐ.പി.എല്‍, ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് വളര്‍ച്ച പ്രാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വമായിരുന്നു ഐ.പി.എല്‍ സമ്മാനിച്ചത്. പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനും ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കാനും ഐ.പി.എല്‍ എന്നും മുമ്പില്‍ തന്നെയായിരുന്നു. പുരുഷ ക്രിക്കറ്റില്‍ സംഭവിച്ച അതേ മാറ്റം വനിതാ ക്രിക്കറ്റിലും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. അടുത്ത വര്‍ഷം ആദ്യം മുതല്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ രാജ്യത്തെ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും അയച്ച കത്തില്‍ വനിതാ ഐ.പി.എല്ലിനെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തില്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നതാണ് കത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ വിശദീകരിക്കുന്നത്. Also Read Also Read മെസിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല; അയാളുമായി ഒരു തരത്തിലും ഒത്തുപോകാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്; ബാഴ്‌സയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ കോച്ച് ‘നമ്മള്‍ ഏറ്റവുമധികം കാത്തിരുന്ന വനിതാ ഐ.പി.എല്ലിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ബി.സി.സി.ഐ ഇപ്പോള്‍ നടത്തുന്നത്. അടുത്ത വര്‍ഷം ആദ്യം വനിതാ ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തുടങ്ങാനാവുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്,’ സംസ്ഥാന അസോസിയേഷനുകള്‍ക്കയച്ച കത്തില്‍ ബി.സി.സി.ഐ പറയുന്നു. വനിതാ ഐ.പി.എല്ലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് പുറമെ പുരുഷ ഐ.പി.എല്‍ ഹോം – എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുമെന്നും കത്തില്‍ പറയുന്നു. ‘പുരുഷ ഐപി.എല്ലിന്റെ അടുത്ത സീസണ്‍ ഹോം അന്‍ഡ് എവേ ഫോര്‍മാറ്റിലേക്ക് മാറും. പത്ത് ടീമുകളും അവരുടെ ഹോം മത്സരങ്ങള്‍ നിശ്ചയിക്കപ്പെട്ട വേദികളില്‍ കളിക്കും,’ കത്തില്‍ പറയുന്നു. കൊവിഡ് കാരണം മഹാരാഷ്ട്രയായിരുന്നു ഐ.പി.എല്‍ 2022ന്റെ വേദി. മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഐ.പി.എല്‍ 2022ന്റെ 90 ശതമാനവും മത്സരങ്ങള്‍ നടന്നത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മാത്രമായിരുന്നു മഹാരാഷ്ട്രക്ക് പുറത്ത് വെച്ച് നടന്നത്. Also Read Also Read എന്തിനാണ് അവനെ കളിപ്പിക്കുന്നത്? ടീമില്‍ അവന്റെ റോള്‍ എന്താണ്? ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ ആഞ്ഞടിച്ച് മാത്യു ഹെയ്ഡന്‍ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഐ.പി.ല്‍ 2022ന്റെ ഫൈനല്‍ മത്സരം നടന്നത്. തങ്ങളുടെ രണ്ടാം കിരീടം മോഹിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ച് ആദ്യ സീസണ്‍ കളിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ചാമ്പ്യന്‍മാരായത്. അതേസമയം, വനിതാ ഐ.പി.എല്ലിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഐപി.എല്ലില്‍ ഇപ്പോഴുള്ള ടീമുകള്‍ തന്നെയാണോ വനിതാ ഐ.പി.എല്ലിനുണ്ടാവുക അതോ പുതിയ ഫ്രാഞ്ചൈസികളാകുമോ എന്നതാണ് പ്രധാന ചോദ്യം. ഓസ്‌ട്രേലിയയുടെ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) ഒരു ഫ്രാഞ്ചൈസിക്ക് പുരുഷ ടീമും വനിതാ ടീമുണ്ട്. ഇതേ മാതൃകയില്‍ തന്നെയാണോ വനിതാ ഐ.പി.എല്ലിന് ചട്ടക്കൂടൊരുങ്ങുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും വനിതാ ഐ.പി.എല്‍ ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ഉണ്ടാക്കുന്ന മുന്നേറ്റം ചില്ലറയായിരിക്കിക്കില്ല എന്നുറപ്പാണ്. Also Read Also Read ഇന്ത്യക്ക് ട്വന്റി-20 ലോകകപ്പ് വിജയിക്കാന്‍ ഒരിക്കലും സാധിക്കില്ല; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം അങ്ങനെ ആണെങ്കിലും അല്ലെങ്കിലും വനിതാ ഐ.പി.എല്‍ ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ഉണ്ടാക്കുന്ന മുന്നേറ്റം ചില്ലറയായിരിക്കിക്കില്ല എന്നുറപ്പാണ്.
കിഴങ്ങിന് പല സ്ഥലങ്ങളിൽ പല പേരാണ് പറയുന്നത്. കപ്പ, കിഴങ്ങ് എന്നിങ്ങനെ പറയുന്നതിൻ്റെ സ്നാക്സാണ് ഞാൻ ഉണ്ടാക്കാൻ പോവുന്നത്. വളരെ ടേസ്റ്റിയായ സ്നാക്സാണിത്. പെട്ടെന്ന് തന്നെ തയ്യാറാക്കാം. അപ്പോൾ അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
കഠ്‍വ ജില്ലയിൽ ഉജ് പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും SHARE ശ്രീനഗർ∙ കശ്മീർ പ്രശ്നം പരിഹരിക്കുന്നതു തടസ്സപ്പെടുത്താന്‍ ഭൂമിയിൽ ഒരു ശക്തിക്കും സാധിക്കില്ലെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീർ എന്റെ ഹൃദയത്തിലാണ്. ഇന്ത്യയുടേതല്ല, മറിച്ചു ലോകത്തിന്റെ തന്നെ സ്വർഗമാക്കി കശ്മീരിനെ മാറ്റുകയെന്നതാണു സർക്കാരിന്റെ ആവശ്യം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ‌ എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിയാം– കഠ്‍വയിൽ പ്രതിരോധ മന്ത്രി പറഞ്ഞു. India കശ്മീർ വിഭജനത്തിന്റെ ഉത്തരവാദി നെഹ്റു: അമിത് ഷാ; ലോക്സഭയിൽ വാക്‌പോര് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തു കശ്മീരിലെ നേതാക്കളെ ചർച്ചയ്ക്കു വിളിച്ച സമീപനം ഇപ്പോഴും തുടരുന്നതായി രാജ്നാഥ് സിങ് വ്യക്തമാക്കി. കശ്മീരിന്റെ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കഠ്‍വയിലും സാമ്പയിലുമായി രണ്ടു പാലങ്ങൾ പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു. അതിർത്തി പ്രദേശത്തെ സൈനിക നീക്കം സുഗമമാക്കാൻ ഇരു പാലങ്ങളും സഹായകമാകും. ദൂരപ്രദേശങ്ങളിലെ വികസനത്തിൽ പാലങ്ങളും പ്രധാനമാണെന്നു പ്രതിരോധമന്ത്രി പറഞ്ഞു. മോശം കാലാവസ്ഥയുൾപ്പെടെയുള്ള പ്രശ്നങ്ങളെ മറികടന്നു പാലം നിർമാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിലാണ് കശ്മീരിലെ പദ്ധതികൾ പുരോഗമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പർക്ക് പദ്ധതിയിലുൾപ്പെടുത്തിയാണ് അതിർത്തിക്കു സമീപം രണ്ടു പാലങ്ങളും ഇന്ത്യ നിര്‍മിച്ചത്. ഉജ് നദിക്കു മുകളിൽ 50 കോടി ചെലവഴിച്ചു നിർമിച്ച പാലം 1,000 മീറ്റർ നീളമുള്ളതാണ്. ബസന്ദർ നദിക്കു കുറകെ 41.7 കോടി ചെലവിട്ടു നിർമിച്ച പാലത്തിന്റെ നീളം 617 മീറ്റർ. മൺസൂൺ കാലത്ത് പ്രദേശവാസികളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും പാലം ഉപകരിക്കുമെന്നു പ്രതിരോധ വക്താവ് പറഞ്ഞു.