text
stringlengths
436
255k
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കൊറോണായുടെ നീരാളിപ്പിടുത്തത്തിലായിരിക്കുമ്പോഴും മത വർഗ്ഗീയതയ്ക്കും വംശീയതയ്ക്കും സാംസ്കാരിക അപരത്വ നിർമ്മിതികൾക്കും സാമ്പത്തികമായ പ്രവർജ്ജനത്തിനും മൂർച്ച കൂട്ടുന്ന കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തെ പൊളിച്ചെഴുതുക ശ്രമകരമാണെങ്കിലും അതു് മാത്രമാണു് ‘ന്യൂ നോർമൽ’ ജ്ഞാനപരിസരത്തെ യാഥാർത്ഥ്യമാക്കുന്നതെന്ന ചിന്തയിൽ നിന്നാണു് ഈ അന്വേഷണം ആരംഭിക്കുന്നതെന്നു് ആമുഖമായി രേഖപ്പെടുത്തട്ടെ. അസാധാരണമായൊരു കാലത്തിലൂടെയാണു് മാനവരാശി കടന്നുപോകുന്നതു്. കോവിഡ് 19-ന്റെ പ്രത്യേക പശ്ചാത്തലം അസാധാരണത്വത്തിന്റെ ആക്കം വർദ്ധിപ്പിക്കുകയാണു്. ഇനിയൊന്നും പഴയതുപോലെ ആവില്ലെന്നും അതുകൊണ്ടു് ‘ന്യൂ നോർമലി’നെക്കുറിച്ചു് ചിന്തിക്കണമെന്നും ആഹ്വാനം ചെയ്തതു് സ്ലൊവേനിയൻ തത്വചിന്തകനായ സ്ലാവോയ് സിസെക്കാണു്.[1] സിസെക്കിന്റെ ആഹ്വാനം ഈ കാലഘട്ടത്തിലെ ചിന്തിക്കുന്ന തലമുറ ഗൗരവമായി തന്നെയാണു് കാണുന്നതു്. മതത്തെയും രാഷ്ട്രീയത്തെയും നൈതികതയെയും മാനവികതയുടെ ലാവണ്യദർശനങ്ങളെയും ഒക്കെ പുനരാഖ്യാനം ചെയ്യുന്ന പുതിയൊരു ജ്ഞാനമണ്ഡലത്തെയാണു് സിസെക് നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നതു്. പ്രസ്തുത ജ്ഞാനമണ്ഡലത്തെ നവചിന്തകൾകൊണ്ടു് പരിപോഷിപ്പിക്കുന്ന ഒട്ടനവധി ചിന്തകരുണ്ടു്. ഗീൽ ദെലേസും അലൻ ബാദിയോയും മിഷേൽ ഹാർട്ടും അന്റോണിയോ നെഗ്രിയും കാതറിൻ മലബൂവും ജോർജിയോ അഗംബനും റോസി ബ്രെയ്ഡോറ്റിയും ഒക്കെ ഉൾപ്പെടുന്ന ഒരു ചിന്താധാരയെയാണു് സിസെക്കും പ്രതിനിധാനം ചെയ്യുന്നതു്. പ്രസ്തുത ജ്ഞാനമണ്ഡലത്തിലെ ഒരു ചിന്തമാത്രമാണു് സിസെക്കിന്റെ ‘ന്യൂനോർമൽ’. അതു മനസ്സിലാക്കാതെ ‘ന്യൂ നോർമലി’നെക്കുറിച്ചു് മാത്രമായി ചിന്തിക്കാനാവില്ല. കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിൽ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അരാജകത്വത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടേണ്ട ബദൽ സംസ്കൃതി എന്നാണു് ‘ന്യൂനോർമലി’നെക്കുറിച്ചു് സിസെക്ക് വ്യക്തമാക്കുന്നതു്. ഈ ചിന്താധാരയുടെ ജ്ഞാനമണ്ഡലത്തെക്കുറിച്ചു് അന്വേഷിക്കുകയാണിവിടെ. പാശ്ചാത്യ ചിന്തയുടെ ഉത്തരാധുനിക മാനം അടയാളപ്പെടുത്തുന്നുവെന്ന കാരണത്താൽ ‘പോസ്റ്റ് കോണ്ടിനെന്റൽ ഫിലോസഫി’ (Post-continental Philosophy) എന്നു് ഈ ചിന്താധാരയെ വിളിക്കാറുണ്ടു്. യൂറോപ്പ് ഇതര സമൂഹങ്ങളും അവരുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യബോധങ്ങളെ അഴിച്ചുപണിയുന്നതിനു് പ്രസ്തുത ചിന്താപദ്ധതിയെ പ്രയോജനപ്പെടുത്തുന്നുവെന്നതു് കൊണ്ടു് ഒരു കോളനിയനന്തര (Post-colonial) മാനവും അതിനു് കൈവന്നിട്ടുണ്ടു്. എന്നാൽ പരമ്പരാഗതമായ ഉത്തരാധുനികതയ്ക്കും (ആധുനിക വിരുദ്ധത എന്ന കേവല അർത്ഥത്തിൽ) കോളനിയനന്തര പ്രത്യയശാസ്ത്രത്തിനും (യൂറോപ്പ് വിരുദ്ധത എന്ന കേവല അർത്ഥത്തിൽ) അപ്പുറമായി മുൻപറഞ്ഞ ചിന്തകർ നെയ്തെടുക്കുന്ന ഒരു ബദൽ ജ്ഞാനമണ്ഡലമുണ്ടു്. അതു് പാശ്ചാത്യ തത്വചിന്തയിലെ സ്പിനോസ-മാർക്സ്-നീഷേ എന്ന ഭൗതികവാദ ചിന്താധാരയാണു്. എന്നാൽ, പ്രസ്തുത അച്ചുതണ്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടു് പരമ്പരാഗത ഭൗതികവാദത്തിനു് ഒരു അപനിർമ്മാണവായനയ്ക്കും പ്രയോഗത്തിനും ശ്രമിക്കുന്നുവെന്ന കാരണത്താൽ ഇതിനെ നവഭൗതികവാദം (New Materialism) എന്നു വിളിക്കാമെന്നു് ക്ലെയ്റ്റൻ ക്രോക്കറ്റ്, ജെഫ്രി റോബിൻസ്, ജോർജ് റെയ്ഗർ തുടങ്ങിയ ചിന്തകർ അഭിപ്രായപ്പെടുന്നു.[2] പ്രസ്തുത നവഭൗതികവാദം മുന്നോട്ടു് വയ്ക്കുന്ന ‘ന്യൂ നോർമൽ’ മതവും രാഷ്ട്രീയവും ദൈവശാസ്ത്രവും പര്യാലോചനയ്ക്ക് വിഷയീഭവിപ്പിക്കുകയെന്നതാണു് ഈ ലേഖനത്തിന്റെ ലക്ഷ്യം. കൊറോണായുടെ നീരാളിപ്പിടുത്തത്തിലായിരിക്കുമ്പോഴും മത വർഗ്ഗീയതയ്ക്കും വംശീയതയ്ക്കും സാംസ്കാരിക അപരത്വ നിർമ്മിതികൾക്കും സാമ്പത്തികമായ പ്രവർജ്ജനത്തിനും മൂർച്ച കൂട്ടുന്ന കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തെ പൊളിച്ചെഴുതുക ശ്രമകരമാണെങ്കിലും അതു് മാത്രമാണു് ‘ന്യൂ നോർമൽ’ ജ്ഞാനപരിസരത്തെ യാഥാർത്ഥ്യമാക്കുന്നതെന്ന ചിന്തയിൽ നിന്നാണു് ഈ അന്വേഷണം ആരംഭിക്കുന്നതെന്നു് ആമുഖമായി രേഖപ്പെടുത്തട്ടെ. നവഭൗതികവാദം നവഭൗതികവാദം ആധുനികാനന്തര ജ്ഞാനമണ്ഡലത്തെയാണു് അടയാളപ്പെടുത്തുന്നതെന്നു് പറഞ്ഞുവല്ലോ. പാശ്ചാത്യ ആധുനിക ചിന്തയോടു് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായി ഉന്നയിക്കപ്പെട്ട കലഹങ്ങളിൽ നിന്നാണു് പ്രധാനമായും നവഭൗതികവാദം രൂപപ്പെപ്പെടുന്നതു്. കോളനിയനന്തര പ്രത്യയശാസ്ത്രങ്ങളും നവഫെമിനിസ്റ്റ് ചിന്തകളും യൂറോപ്പ് ഇതര സമൂഹങ്ങളിൽ നിന്നും രൂപപ്പെട്ട പ്രതിമാനവിക വാദങ്ങളും ഉൾപ്പെടുന്ന ആധുനികാനന്തര ജ്ഞാനപരിസരത്തിനുള്ളിൽ തന്നെയാണു് പ്രസ്തുത ചിന്താധാര ഉരുവം കൊള്ളുന്നതു്. ഭൗതിക ശാസ്ത്രവും ജീവശാസ്ത്രവും ഉൾപ്പെടുന്ന മാനവിക ശാസ്ത്രങ്ങളും മാത്രമല്ല, മീഡിയ തിയറി, ലാവണ്യശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, നൈതികശാസ്ത്രം, രാഷ്ട്രീയ തത്വചിന്ത തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിലെ നൂതന ചിന്തകളും നവഭൗതിക വാദത്തിന്റെ രൂപീകരണപ്രക്രിയയിൽ പങ്കുചേരുന്നുണ്ടു്. വ്യത്യസ്ത വ്യവഹാരങ്ങളുമായി കൈകോർക്കുന്ന നവഭൗതികവാദത്തിന്റെ ഈ പ്രവണതയെ ‘തിരശ്ചീനത’ (Transversality) എന്നാണു് ഡോൾഫിജിനും ഐറിസ് വാൻഡർ ടൂയിനും വിളിക്കുന്നതു്.[3] ആധുനിക പാശ്ചാത്യ ചിന്താലോകം താലോലിച്ചിരുന്ന ദ്വന്ദവാദത്തെ (Dualism) ആധുനികാനന്തരമായൊരു ഏകതാബോധ്യം (Monism) കൊണ്ടു് മറികടക്കാനുള്ള ശ്രമമാണു് നവഭൗതികവാദത്തിനു് രൂപം നൽകിയെന്നു് പറയാം. വൈവിധ്യമായ സംവാദമണ്ഡലം നവഭൗതികവാദത്തിനു് അവകാശപ്പെടാമെങ്കിലും പ്രധാനമായും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലുണ്ടായ നവഫെമിനിസ്റ്റ് ചിന്താധാരകളുമായിട്ടാണു് അതു് ഏറെ ബന്ധപ്പെട്ടിരിക്കുന്നതു്. എലിസബേത്ത് ഗ്രോസ്സ്, ഡോണ ഹാരവെ, റോസി ബ്രെയ്ഡോറ്റി, കേരൻ ബരാഡ് തുടങ്ങിയ ഉത്തരാധുനിക ഫെമിനിസ്റ്റ് ചിന്തകർ സ്ത്രീകളുടെ കർതൃത്വത്തെ അവരുടെ ഭൗതിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ തുടങ്ങിയിരുന്നു. അതേ സമയം തന്നെ ക്വിൻട്ടിൻ മെയ്ലാസ്സക്സ്, ബ്രൂനോ ലെയ്റ്റൂർ, കാതറിൻ മലബൂ എന്നിവർ പരമ്പരാഗതമായ അതീത യാഥാർത്ഥ്യവാദത്തെ (Transcendentalism) നിഷേധിച്ചു് അന്തഃസ്ഥിതി യാഥാർത്ഥ്യത്തെ (Immanence) ജ്ഞാനസിദ്ധാന്ത രൂപീകരണത്തിനു് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഏറെക്കാലമായി പാശ്ചാത്യ ചിന്താമണ്ഡലത്തെ നിയന്ത്രിച്ചിരുന്ന ആശയവാദത്തിനും (Idealism), അസ്തിത്വവാദത്തിനും (Existentialism), പ്രതിനിധാന ചിന്തയ്ക്കും (Representation) വിരുദ്ധമായൊരു ആഹ്വാനമായിരുന്നു അതു്. മനുഷ്യനെ നിയന്ത്രിക്കുന്നതു് (അല്ലെങ്കിൽ ലോകത്തെ നിയന്ത്രിക്കുന്നതു്) ലോകത്തിനു് പുറത്തുള്ള ഒരു അതീതയാഥാർത്ഥ്യമാണെന്നും ലോകം എപ്പോഴും പരാശ്രയത്തിലാണെന്നുമുള്ള ചിന്ത പ്രസ്തുത ചിന്തകർ നിഷേധിച്ചു. ഡയാനകുലെ യും സാമന്താഫ്രോസ്റ്റും മനുഷ്യന്റെ ശാസ്ത്രബോധത്തിൽ ഉത്തരാധുനികത വരുത്തിയ മാറ്റങ്ങളെയും നവഭൗതികവാദത്തിന്റെ രൂപീകരണത്തിനു് കാരണമായെന്നു് വാദിക്കുന്നു. പ്രത്യേകിച്ചും പദാർത്ഥം കേവലം നിശ്ചലമായ വസ്തുനിഷ്ഠ യാഥാർത്ഥ്യമാണെന്ന ദെക്കാർത്തിന്റെയും ന്യൂട്ടന്റെ യും ആധുനിക ചിന്താപദ്ധതികളെ നിഷേധിച്ചു് പദാർത്ഥങ്ങൾ അതിനുള്ളിൽ തന്നെ ചലനാത്മകമായൊരു ശക്തി സ്രോതസ്സാണെന്നും അതുകൊണ്ടുതന്നെ വസ്തുവും ആത്മാവും ആശയലോകവും വസ്തുനിഷ്ഠയാഥാർത്ഥ്യലോകവും ഒക്കെത്തമ്മിലുള്ള വൈരുദ്ധ്യങ്ങൾ അസ്ഥാനത്തുള്ളതാണെന്നുമുള്ള ആധുനികാനന്തര ഭൗതികശാസ്ത്ര ബോധ്യങ്ങൾ (ഉദാ: ക്വാണ്ടം മെക്കാനിക്സ്) നവഭൗതികവാദത്തിന്റെ അടിസ്ഥാനമാണു്.[4] മാത്രവുമല്ല; ജീവശാസ്ത്രബോധ്യങ്ങളിലുണ്ടായ വളർച്ചയും സാങ്കേതിക അറിവുകളും മനുഷ്യനും പ്രകൃതിയും പ്രകൃതിയും സംസ്കാരവുമൊക്കെത്തമ്മിലുണ്ടായിരുന്ന വിരുദ്ധതകളെ ചോദ്യം ചെയ്യാൻ സഹായകരമായിരുന്നു. ചുരുക്കത്തിൽ, ആധുനിക പാശ്ചാത്യ ചിന്താലോകം താലോലിച്ചിരുന്ന ദ്വന്ദവാദത്തെ (Dualism) ആധുനികാനന്തരമായൊരു ഏകതാബോധ്യം (Monism) കൊണ്ടു് മറികടക്കാനുള്ള ശ്രമമാണു് നവഭൗതികവാദത്തിനു് രൂപം നൽകിയെന്നു് പറയാം. എന്നാൽ, ഈ ആധുനികാനന്തര ഏകതാബോധ്യം പൗരാണിക പാശ്ചാത്യ പ്ലേറ്റോണിക് ഏകതാബോധ്യത്തിന്റെ നിഷേധവും പദാർത്ഥലോകത്തെ ആശയലോകത്തിന്റെ അനുബന്ധമായി (Appendix) കൂട്ടികെട്ടുന്ന ആധിപത്യ ഭാവനയുടെ പൊളിച്ചെഴുത്തുമായിരുന്നുവെന്നു് നാം മനസ്സിലാക്കണം. ആധുനികാനന്തര ചിന്തകളുമായി നവഭൗതികവാദത്തെ ബന്ധപ്പെടുത്തുമ്പോൾ നാം പുലർത്തേണ്ട ജാഗ്രത വളരെ പ്രധാനമാണു്. ഉത്തരാധുനിക ചിന്തയിൽ ആധുനിക വിരുദ്ധ കേവലവാദവും (Anti-modernism) അതേസമയം തന്നെ സംശുദ്ധ പൗരാണികതാവാദവും (Traditionalism) അതീത-അതീതയാഥാർത്ഥ്യവാദവും (Hyper transcendentalismliberation) ഉൾക്കൊള്ളുന്നുണ്ടു്. ഇമ്മാനുവേൽ ലെവിനാസ് ആധുനികവിരുദ്ധകേവലവാദം ആധുനികമായ ചിന്താപദ്ധതികളെ കാരണമില്ലാതെ തന്നെയും എതിർക്കുമ്പോൾ സംശുദ്ധ പൗരാണികതാവാദം പണ്ടെങ്ങോ നിലവിലുണ്ടായിരുന്ന (എന്നു പറയപ്പെടുന്ന) ആധുനിക പൂർവ്വ മൂല്യബോധത്തിന്റെ സംശുദ്ധതയിലേക്കാണു് വിരൽ ചൂണ്ടുന്നതു്. അതീത-അതീതയാഥാർത്ഥ്യ വാദമാകട്ടെ പൗരാണികതയിലേക്കുള്ള മടങ്ങിപോക്കല്ല; മറിച്ചു്, ആധുനികതയ്ക്കപ്പുറമുള്ള അതിഭൗതികയാഥാർത്ഥ്യത്തെ സ്വപ്നം കാണുന്നു. ഴാക്ക് ദരിദ യും ഇമ്മാനുവേൽ ലെവിനാസും ഷീൻ-ലക് മാരിയോണും ഒക്കെ അത്തരത്തിൽ ചിന്തിക്കുന്നവരാണു്. ഭൗതികയാഥാർത്ഥ്യത്തെ നേരിട്ടു് പരിവർത്തിപ്പിക്കാതെ പുറത്തു് നിന്നും നിയന്ത്രിക്കുന്ന വിമോചനം (liberation as exteriority) എത്രത്തോളം യാഥാർത്ഥ്യ ബോധമുള്ളതും രാഷ്ട്രീയപരവും (political) ആയിരിക്കുമെന്നാണു് നവഭൗതികവാദികളായ ജൂഡിത്ത് ബട്ലറും അലൻ ബാദിയോ യും ചോദിക്കുന്നതു്. അതുകൊണ്ടു് നവഭൗതികവാദം ഉത്തരാധുനികതയിൽതന്നെ വ്യതിരിക്തമായൊരു ജ്ഞാനമണ്ഡലം സൃഷ്ടിക്കുന്നുണ്ടെന്നാണു് പറഞ്ഞുവരുന്നതു്. അതു്, ഭൗതിക യാഥാർത്ഥ്യത്തെ അതിന്റെ സ്വയനിർണ്ണയ കർതൃത്വത്തിലും (subjectivity) സ്വയവിമോചന സാധ്യതയിലും (agency) അടയാളപ്പെടുത്തുന്ന നവീനമായ ഭൗതിക രാഷ്ട്രീയ ചിന്തയാണു്. ഭൂമിയെ പുറത്തുനിന്നും നിയന്ത്രിക്കുന്ന ഒരു അതീത യാഥാർത്ഥ്യമോ ആശയലോകമോ അഭൗമിക ശക്തിയോ നിയമമോ ഒന്നുമില്ല. പരിവർത്തനാത്മകതയാണു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് ഭൗതികലോകത്തിൽ തന്നെ ഉൾച്ചേർത്തിരിക്കുന്നുവെന്നതാണു് നവഭൗതികവാദത്തിന്റെ കാഴ്ചപ്പാടു്. ഭൗതികലോകത്തിന്റെ സ്വയനിർണ്ണയ നിർവ്വാഹകത്വം (Agency of the material world) എന്ന ചിന്ത നവഭൗതികവാദത്തിന്റെ അടിസ്ഥാനമാണു്. നാം അധിവസിക്കുന്ന ഭൗതികലോകം നിശ്ചലമോ അതീതയാഥാർത്ഥ്യത്താൽ നിയന്ത്രിതമോ അല്ല. അതു് ജൈവികവും നൈസർഗ്ഗികവുമായ പരിവർത്തനശേഷി ഉള്ള ഒന്നാണു്. നവഭൗതികവാദത്തിനു് ശക്തമായ പിന്തുണ നൽകുന്ന ജെനെ ബെന്നറ്റ് ‘പദാർത്ഥങ്ങളുടെ കർതൃത്വം’ (Agency of matter) എന്നാണതിനെ വിളിക്കുന്നതു്. നിശ്ചലവും നിർവ്വികാരവും പരാശ്രിതവുമായ പദാർത്ഥങ്ങളായല്ല; മറിച്ചു്, നിരന്തരം ചലനാത്മകവും സ്വയം പരിവർത്തനത്തിനു വിധേയമായതുമായ പദാർത്ഥങ്ങളായാണു് (Vibrant Matter) ജെനെ ബെന്നറ്റ് കാണുന്നതു്. മിഷേൽ ഫുക്കോ യുടെ ഭാഷയിൽ പറഞ്ഞാൽ രൂപീകരണത്തിന്റെ ചരിത്രം (Genealogy) സ്വന്തം ശരീരത്തിൽ സ്വയം പേറുന്ന ചൈതന്യവത്തായ പദാർത്ഥങ്ങൾ. പദാർത്ഥങ്ങളുടെ ഈ ചലനാത്മക ഉൾബോധം അനുഭവപരമാണു്. വിദ്യുച്ഛക്തിയുടെ പരിവർത്തനാത്മകതയെക്കുറിച്ചു് ജെനെ ബെന്നറ്റ് തന്റെ vibrant matterഎന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ടു്. ക്ലെയ്റ്റൻ ക്രോക്കറ്റും ജെഫ്രി റോബിൻസനും ഭൂമിയെ ‘സ്വയനിർണ്ണയ കർതൃത്വമുള്ള ജൈവ ശരീരം’ (earth as subject) എന്നു് വിളിക്കുന്നുണ്ടു്. ഇവിടെ, ഭൂമിയെ പുറത്തുനിന്നും നിയന്ത്രിക്കുന്ന ഒരു അതീത യാഥാർത്ഥ്യമോ ആശയലോകമോ അഭൗമിക ശക്തിയോ നിയമമോ ഒന്നുമില്ല. പരിവർത്തനാത്മകതയാണു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് ഭൗതികലോകത്തിൽ തന്നെ ഉൾച്ചേർത്തിരിക്കുന്നുവെന്നതാണു് നവഭൗതികവാദത്തിന്റെ കാഴ്ചപ്പാടു്. പ്രപഞ്ചത്തെ ജൈവികമായൊരു ഉണ്മാബന്ധമായാണിവിടെ (Relational Ontology) മനസ്സിലാക്കുന്നതു്. ദൈവികതയും അത്തരത്തിൽ തന്നെയാണു്. ഈ ജൈവിക ബന്ധത്തിനു പുറത്തുള്ള അതീത യാഥാർത്ഥ്യമായി ദൈവത്തെ ഇവിടെ കണ്ടെത്താനാവില്ല. മനുഷ്യന്റെ സ്ഥാനവും ഈയൊരു ഉണ്മാബന്ധത്തിലാണു് അടയാളപ്പെടുത്തിയിരിക്കുന്നതു്. നവഭൗതികവാദത്തിൽ മനുഷ്യനോ ദൈവത്തിനോ നിയന്ത്രിതാവിന്റെയോ രക്ഷകർത്താവിന്റെയോ റോളല്ല; മറിച്ചു്, ഭൗമണ്ഡലത്തിലെ സഹകാരികളുടെ റോളാണു്. അതുകൊണ്ടു് നവഭൗതികവാദത്തെ ദൈവശാസ്ത്രാനന്തരവാദമെന്നും (Post theological) മാനവാനന്തരവാദമെന്നും (Post humanism) വിളിക്കാം. മാനവാനന്തരവാദം പ്രപഞ്ചത്തിന്റെ നിയന്ത്രിതാവിന്റെ സ്ഥാനത്തുനിന്നും മനുഷ്യനെ സ്ഥാനഭ്രഷ്ടനാക്കുന്നുവെന്നു് മാത്രമല്ല; മനുഷ്യനെന്ന സ്വതന്ത്ര സ്വത്വത്തെ വെല്ലുവിളിക്കുന്നതുമാണു്. പ്രകൃതിയോടു് ചേർന്നുകിടക്കുന്ന ഉണ്മ മാത്രമാണു് മനുഷ്യനെന്നു് സാരം (plenetary ontology). സാമൂഹിക ശാസ്ത്രവും ജീവശാസ്ത്രവും ഭൗതികശാസ്ത്രവും ഒക്കെത്തമ്മിലുള്ള പാരസ്പരികത മാത്രമല്ല ഇവിടെ വ്യക്തമാക്കുന്നതു്; മറിച്ചു്, മനുഷ്യനും മൃഗങ്ങളും സസ്യലതാദികളും സകല ചരാചരങ്ങളും തമ്മിലുള്ള ബന്ധുത്വത്തിന്റെ ഉണ്മാബോധ്യമാണിവിടെ തെളിയുന്നതു്. ഈ ഭൗതിക ഉണ്മാബോധ്യമാണു് നവഭൗതികവാദത്തിന്റെ ഏകതാബോധ്യം (Univocit). നവഭൗതികവാദത്തിൽ മനുഷ്യനോ ദൈവത്തിനോ നിയന്ത്രിതാവിന്റെയോ രക്ഷകർത്താവിന്റെയോ റോളല്ല; മറിച്ചു്, ഭൗമണ്ഡലത്തിലെ സഹകാരികളുടെ റോളാണു്. അതുകൊണ്ടു് നവഭൗതികവാദത്തെ ദൈവശാസ്ത്രാനന്തരവാദമെന്നും (Post theological) മാനവാനന്തരവാദമെന്നും (Post humanism) വിളിക്കാം. നവഭൗതികവാദ ചിന്തയനുസരിച്ചു് മനുഷ്യന്റെ ഓരോ ചിന്തയും അതു് നിവർത്തിക്കുന്ന പ്രവർത്തനവും പ്രകൃതിയും മനുഷ്യനും ദൈവികതയുമെല്ലാം സംയോജിക്കുന്ന ബന്ധുത്വത്തിന്റെ ഉണ്മാബോധ്യത്തിലാണു് സംഭവിക്കുന്നതു്. ഈ ഭൗതിക ഉണ്മാബോധ്യത്തിന്റെ നിഷേധം ജൈവ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് 19 മഹാമാരി കാലഘട്ടം അതു് കൂടുതൽ കൂടുതൽ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഭൂവിഭവങ്ങളെ സാമ്പത്തിക ലാഭത്തിന്റെ ഉല്പന്നങ്ങളായി മാത്രം വീക്ഷിക്കുകയും അതുവഴി ഉൽപാദനവും ഉപഭോഗവും വിതരണവും കൈയ്യടക്കി വയ്ക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് മൂലധന ശക്തികളുടെ പ്രവർത്തനങ്ങൾ, കോവിഡ് 19 മഹാമാരിയുടെ ആധിപത്യ സാമ്പത്തിക ഘടനയും ചൂഷണവ്യവസ്ഥയും മറനീക്കി പുറത്തുവരുന്നു. ഭൂവിഭവങ്ങളെ അതിജീവനത്തിന്റെ സമ്പദ്ഘടനയിലൂടെ മാത്രം സമീപിക്കുകയും അതിന്റെ പുനരുൽപ്പാദനവും പുനർജീവനവും ആഗ്രഹിക്കുകയും ചെയ്യുന്ന അടിസ്ഥാന ജനസമൂഹങ്ങളെ ക്രമേണ ക്രമേണ തുടച്ചുനീക്കുകയെന്ന മരണത്തിന്റെ പ്രത്യയശാസ്ത്രവും (Necropolitics) ഇക്കാലത്തു് നാം കാണുന്നു. വിഭവങ്ങളുടെ മേലുള്ള ആധിപത്യത്തിനായുള്ള രാഷ്ട്രീയ പരിശ്രമങ്ങൾ യുദ്ധങ്ങളിലാണവസാനിക്കുന്നതു്. ജീവനെ പരിരക്ഷിക്കുന്ന ജീവൽ വിഭവങ്ങളുടെ സംരക്ഷകരെ നിലനിർത്തുന്ന ഭൗമ രാഷ്ട്രീയത്തിനായിട്ടാണു് നവഭൗതികവാദം നിലകൊള്ളുന്നതു്. അതു് കേവലം ഭരണക്രമങ്ങളുടെ മാറ്റങ്ങൾക്കുവേണ്ടിയോ പ്രത്യയശാസ്ത്രങ്ങളുടെ നിലനിൽപ്പിനു വേണ്ടിയോ ലക്ഷ്യമാക്കിയുള്ളതല്ല; മറിച്ചു്, മാനവാനന്തര ഭൗതിക ഉണ്മാബോധ്യത്തിലേക്കുള്ള രാഷ്ട്രീയ ചുവടുമാറ്റമാണു്. മനസ്സു് അഥവാ ആത്മാവു് ശരീരത്തിനുള്ളിലെ ഒരു പ്രക്രിയ മാത്രമാണു്. നവഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ഉണ്മയെ നിർണ്ണയിക്കുകയും ഉള്ളിൽ നിന്നും പരിവർത്തിപ്പിക്കുകയും ചെയ്യുന്ന ഭൗതിക ചിന്തകൾ തന്നെയാണു് പരിവർത്തനത്തിന്റെ രാഷ്ട്രീയ ചിന്തകൾ. നവഭൗതികവാദം, അതുകൊണ്ടു് ആഗോള സാമ്പത്തിക ക്രമങ്ങളെക്കുറിച്ചും ബയോടെക്നോളജിയെക്കുറിച്ചും വെർച്ച ്വൽ ടെക്നോളജിയെക്കുറിച്ചും ക്ലൈമറ്റ് ചെയ്ഞ്ചിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നു. ഇവിടെ സാമൂഹികശാസ്ത്രവും സാമ്പത്തികശാസ്ത്രവും ധാർമ്മികബോധവുമെല്ലാം അതതിന്റെ വിഭാഗീയ അതിരുകൾ വിട്ടു് സംവാദാത്മകമായി ഒത്തുചേരുകയും പരിവർത്തനാത്മകമായ ചിന്തകൾ രൂപീകരിക്കുകയും ചെയ്യുന്നു. നാം അധിവസിക്കുന്ന ലോകത്തിലെ ഭൗതികസാഹചര്യങ്ങൾ തന്നെയാണു് നമ്മുടെ ചിന്തകളെ ഉൽപാദിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതു്. ചിന്തകൾ അല്ലെങ്കിൽ മനസ്സു് ശരീരത്തിനതീതമായി വർത്തിക്കുന്ന അതീത യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം മാത്രമാണെന്ന ആശയവാദം ഇവിടെ നിഷേധിക്കപ്പെടുകയാണു്. മനസ്സു് അഥവാ ആത്മാവു് ശരീരത്തിനുള്ളിലെ ഒരു പ്രക്രിയ മാത്രമാണു്. നവഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ഉണ്മയെ നിർണ്ണയിക്കുകയും ഉള്ളിൽ നിന്നും പരിവർത്തിപ്പിക്കുകയും ചെയ്യുന്ന ഭൗതിക ചിന്തകൾ തന്നെയാണു് പരിവർത്തനത്തിന്റെ രാഷ്ട്രീയ ചിന്തകൾ. അതു് ഭൗതികയാഥാർത്ഥ്യം മാത്രമാണു്. അതു് അനുഭവപരം കൂടിയാണു്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഭൗതികയാഥാർത്ഥ്യത്തെ അതീതയാഥാർത്ഥ്യത്തിന്റെ ദ്വന്ദ്വാപരത്വമാണെന്ന പരമ്പരാഗത ചിന്തയെ നവഭൗതികവാദം നിഷേധിക്കുകയും ഭൗതികയാഥാർത്ഥ്യം നിരന്തരം പരസംക്രമണ (Becoming) ത്തിലൂടെ സ്വയം വിന്യസിക്കയും പരിവർത്തിപ്പിക്കുകയും ചെയ്യുന്ന ചലനാത്മകമായ കർതൃത്വമാണു് എന്നു് വ്യക്തമാക്കുകയും ചെയ്യുന്നു. ഇവിടെയാണു് നവഭൗതികവാദത്തിന്റെ തത്വശാസ്ത്രാടിസ്ഥാനം വ്യക്തമാക്കേണ്ടിവരുന്നതു്. ഹെഗൽ ഭൗതിക യാഥാർത്ഥ്യങ്ങളെ പരിവർത്തിപ്പിക്കാതെ മനുഷ്യമനസ്സിന്റെ പ്രാതിഭാസിക പരിവർത്തനങ്ങളിലൂടെ (Phenomenological) സാമൂഹ്യമാറ്റം അസാധ്യമാണെന്ന തത്വശാസ്ത്രചിന്ത മുന്നോട്ടു് വയ്ക്കുന്നതു് കാറൽ മാർക്സാ ണു് (1818–1883). ഭൗതികസാഹചര്യങ്ങളുടെ മാറ്റം നിർണ്ണയിക്കുന്നതു് അതീത ബോധ്യങ്ങളാണെന്ന ജോർജ് വില്യം ഫ്രെഡറിക് ഹെഗലിന്റെ (1770–1830) ആശയവാദത്തെയും വൈരുദ്ധ്യവാദത്തെയും ആദ്യം എതിർക്കുന്നതു് അദ്ദേഹത്തിന്റെ ശിഷ്യനായ ലൂദ്വിഗ് ഫോയർ ബാഹ് (1804–1872) ആണു്. പിന്തിരിപ്പൻ മതചിന്ത മാത്രമാണു് ഹെഗലിന്റെതെന്നു് ഫോയർ ബാഹ് പ്രസ്താവിച്ചു. അതീത യാഥാർത്ഥ്യത്തിന്റെ കെട്ടുപാടിൽ നിന്നും ഭൗതിക യാഥാർത്ഥ്യത്തിനു് സ്വന്തമായൊരു മേൽവിലാസം നൽകിയതു് ഫോയർ ബാഹ് ആണെന്നു് പറയാം. ഇവിടെ ഹെഗലിന്റെ ആശയവാദത്തിനും ഫോയർ ബാഹിന്റെ വൈരുദ്ധ്യവാദത്തിനും അപ്പുറമായി വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ നൂതന ചിന്താമണ്ഡലം തുറന്നിട്ടതു് മാർക്സാണു്. ‘ബാഹ്യപ്രപഞ്ചം മായയല്ല, ദൈവസൃഷ്ടിയല്ല, ചിന്തയിൽ നിന്നു് ഉത്ഭവിക്കുന്നതുമല്ല’ എന്നു് മാർക്സ് പ്രഖ്യാപിച്ചു. ബാഹ്യപ്രപഞ്ചത്തിന്റെ തന്നെ സൃഷ്ടിയായ ചിന്തകളും ആശയങ്ങളും കേവലം ചിന്തകളും ആശയങ്ങളുമായി നിലനിൽക്കുന്നതിനു് പകരം ബാഹ്യപ്രകൃതിയിൽ തന്നെ മാറ്റം വരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന യാഥാർത്ഥ്യവും മാർക്സ് ചൂണ്ടിക്കാണിച്ചു. ഭൗതിക സാഹചര്യങ്ങളുടെ പൊളിച്ചെഴുത്തും കർതൃത്വത്തിന്റെ പുനർനിർമ്മിതിയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം വെളിപ്പെടുത്തിയ മാർക്സിയൻ തത്വചിന്ത നവഭൗതികവാദത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണു്. സ്ലാവോയ് ഴീഴെക് എന്നാൽ മാർക്സിയൻ ചിന്തയെ സമകാലിക കോർപ്പറേറ്റ് ക്യാപ്പിറ്റലിസത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ (Biopolitics) പശ്ചാത്തലത്തിൽ പുനരാഖ്യാനം ചെയ്യുന്ന മിഷേൽ ഹാർട്ട്, അന്തോണിയോ നെഗ്രി, ഗീൽ ദെലേസ്, ഫെലിക്സ് ഗത്താരി, അലൻ ബാദിയോ, ജോർജ്ജിയോ അഗംബൻ, സ്ലാവോയ് സിസെക് തുടങ്ങിയ പോസ്റ്റ് കോണ്ടിനെന്റൽ ചിന്തകരോടാണു് നവഭൗതികവാദം കൂടുതൽ മമത കാട്ടുന്നതു്. കോർപ്പറേറ്റ് ക്യാപ്പിറ്റലിസം അഥവാ ഡിസാസ്റ്റർ ക്യാപ്പിറ്റലിസം (നവോമി ക്ലെയിൻ) ഭരണക്രമങ്ങളെയും ജനാധിപത്യ സംസ്കൃതികളെയും മാത്രമല്ല മനുഷ്യ ശരീരങ്ങളെയും ജൈവശരീരങ്ങളെയും കീഴടക്കിക്കൊണ്ടിരിക്കുന്ന നവ സാമ്രാജ്യത്വത്തിന്റെ ഈ കാലം പോസ്റ്റ് മാർക്സിയൻ തത്വചിന്തയുടെ കാലമാണെന്നും ഭൗതികതയുടെ വീണ്ടെടുപ്പിനു് നവചിന്താപദ്ധതികൾ രൂപീകരിക്കേണ്ടതുണ്ടെന്നുമുള്ള ഗീൽ ദെലേസിന്റെ ചിന്ത നവഭൗതികവാദത്തിനു് പരമപ്രധാനമാണു്. ഇതു്, പാശ്ചാത്യലോകത്തു് സ്പിനോസ തുടങ്ങിവച്ച ഭൗതികവാദ ചിന്താ മണ്ഡലത്തിന്റെ തുടർച്ച തന്നെയാണു്. ഭൗതിക ബന്ധങ്ങളുടെ പരിവർത്തനാത്മകത (Becoming) എന്ന ദെലേസ്യൻ ചിന്ത അതുകൊണ്ടു് തന്നെ നവഭൗതികവാദത്തിന്റെ ഉൾക്കാമ്പും വരാനിരിക്കുന്ന കാലത്തെ രാഷ്ട്രീയ പ്രതീക്ഷയുമാണു്. നവഭൗതികവാദകാലത്തെ മതം ഭൗതിക സാഹചര്യങ്ങളുടെ പൊളിച്ചെഴുത്തും കർതൃത്വത്തിന്റെ പുനർനിർമ്മിതിയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം വെളിപ്പെടുത്തിയ മാർക്സിയൻ തത്വചിന്ത നവഭൗതികവാദത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണു്. യൂറോപ്പിലെ ക്രിസ്തുമതം നിർമ്മിച്ചെടുത്ത മത സാംസ്കാരിക ജ്ഞാനമണ്ഡലത്തെ അപനിർമ്മിച്ചുകൊണ്ടാണു് ഭൗതികവാദവും നവഭൗതികവാദവും പാശ്ചാത്യലോകത്തു് ആവിഷ്കരിക്കപ്പെട്ടതു്. ആദ്യ നൂറ്റാണ്ടുകളിലെ ക്രൈസ്തവ സഭാകൗൺസിലുകളും ജ്ഞാനകേന്ദ്രങ്ങളും പിന്തുടർന്നതു് പ്ലേറ്റോണിസത്തിന്റെ ആശയവാദത്തെയും (Idealism) പ്രതിനിധാനവാദത്തെയും (Representation) ആയിരുന്നു. ഭൗതികലോകത്തെ നിർണ്ണയിക്കുന്ന അതീത യാഥാർത്ഥ്യത്തിന്റെ (Transcendence) ഒരു ആശയലോകമുണ്ടെന്നും പ്രസ്തുത വൈരുദ്ധ്യം നിലനിൽക്കവെ തന്നെ ഭൗതികലോകവും ഭൗതികതക്കതീതമായ ലോകവും തമ്മിൽ ആശയപരമായൊരു ഏകതാനതയുണ്ടെന്നുമുള്ള ചിന്തകൾ തന്നെയാണു് ക്രിസ്തീയ മതബോദ്ധ്യവും ആദ്യകാലങ്ങളിൽ പിന്തുടർന്നതു്. മദ്ധ്യകാലഘട്ടത്തിലും തോമസ് അക്വിനാസി ലൂടെയൊക്കെ ഈ ചിന്താധാര തുടരുകയാണുണ്ടായതു്. സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ ഈ മെറ്റഫിസിക്കൽ ഏകതാനത പ്രതിഫലിച്ചതു് സാമ്രാജ്യത്വങ്ങളുടെ ദൈവശാസ്ത്ര ന്യായീകരണമായിട്ടായിരുന്നു എന്നതാണു് വാസ്തവം. പ്രസ്തുത മെറ്റഫിസിക്കൽ ഏകതാനത എന്ന ആശയത്തിനു് റെനെ ദെക്കാർത്തും ഇമ്മാനുവേൽ കാന്റും ഹെഗലുമൊക്കെയാണു് ആധുനികതയുടെ ജ്ഞാനമണ്ഡലത്തിൽ പുനരാവിഷ്കാരം നൽകിയതു്. അതീതയാഥാർത്ഥ്യമായ ആത്മാവിനു് (Soul) പകരം അപാരമായ ചിന്താശേഷിയുള്ള മനസ്സു് (Infinitist Mind human) വന്നുവെന്നു് മാത്രം. പൗരാണിക പാശ്ചാത്യ ചിന്തയിൽ ഏകത മെറ്റഫിസിക്കലായിരുന്നെങ്കിൽ ആധുനിക പാശ്ചാത്യ ചിന്തയിൽ അതു് മെക്കാനിക്കലായെന്നു മാത്രം. ഫോയർ ബാഹും കാറൽ മാർക്സും ഫ്രെഡറിക് നീഷേയും തുടർന്ന സ്പിനോസിസ്റ്റ് ഭൗതികവാദ ചിന്താധാരയാണു് പുതുവഴി വെട്ടിത്തുറന്നതു്. സ്പിനോസ ഫോയർ ബാഹും കാറൽ മാർക്സും ഉന്നയിച്ചതു് ജ്ഞാനസിദ്ധാന്തപരമായ പ്രശ്നമാണു്. ക്രൈസ്തവ മതം ആശയവാദത്തിന്റെയും മെറ്റഫിസിക്സിന്റെയും തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന മതമാണെന്നും മതാത്മകത ഭൗതികപരവും ദൈവീകത മാനുഷികപരവും ആകണമെന്നുള്ള മതവിമർശനം ആദ്യമായി ഉന്നയിക്കുന്നതു് ഫോയർ ബാഹ് ആണു്. മതം കേവലം അനുഭവപരമായ ഒന്നാണെന്ന ഷ്ളയർമാഖറുടെ ചിന്തയെ ഗൗരവമായെടുക്കുമ്പോഴും ആ അനുഭവതലം ഭൗതിക യാഥാർഥ്യങ്ങളിൽ നിന്നും ഉറവയെടുത്തതാണെന്ന ഫോയർ ബാഹിന്റെ ചിന്ത ശ്രദ്ധേയമാണു്. ചിന്തകളെയും ദർശനങ്ങളെയും വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി ബന്ധപ്പെടുത്തുന്ന മതം ഒരു മാനുഷിക പദ്ധതിയാണെന്നു് (human project) ഫോയർ ബാഹ് പ്രഖ്യാപിച്ചു. മതം മനുഷ്യനെ സംബന്ധിക്കുന്നതാണെന്നും മനുഷ്യന്റെ ദൈവചിന്തകളെ വെളിപ്പെടുത്തുന്നതുമാണെന്നു് അദ്ദേഹം പ്രഖ്യാപിച്ചതു് ക്രൈസ്തവമതത്തെ പ്രതിസന്ധിയിലാക്കി. ഫോയർ ബാഹിന്റെ ചിന്തകളെ പിന്തുടർന്ന മാർക്സും മതവിമർശനത്തിന്റെ മൂർച്ച കൂട്ടി. മതത്തിന്റെ മെറ്റഫിസിക്സ് സമൂഹത്തിന്റെ ശ്രേണിബദ്ധത നിലനിർത്തുന്നതും അധികാര ഘടനകളെ നിയമവൽക്കരിക്കുന്നതുമാണെന്നു് മാർക്സ് വിലയിരുത്തി. സാമ്പത്തികവും രാഷ്ട്രീയവും ലിംഗപരവുമായ വിവേചനങ്ങളെ അതു് സാധൂകരിക്കുന്നുവെന്നും മാർക്സ് പറഞ്ഞു. മതവിമർശനത്തിന്റെ അനിവാര്യതയെക്കുറിച്ചു് ഇത്രയും കൃത്യമായി വ്യക്തമാക്കിയ മറ്റൊരാൾ ഉണ്ടാവില്ല: ‘മനുഷ്യൻ അവനവനു ചുറ്റും ചരിക്കാതിരിക്കുമ്പോൾ അവനെ ചുറ്റിക്കറങ്ങുന്ന മായാസൂര്യനാണു് മതം’. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു് മാർക്സ് പറയുന്നതിനു് കാരണം ദുർബലനായ മനുഷ്യനെ ചില മിഥ്യാബോധങ്ങളാൽ ഭ്രമിപ്പിക്കുകയും ഭൗതിക സാഹചര്യങ്ങളെ പരിവർത്തിപ്പിക്കുന്നതിനുള്ള പ്രയോഗ സാധ്യതകൾ നിഷേധിക്കുകയും ചെയ്യുന്നുവെന്ന കാരണം കൊണ്ടാകാം. സമകാലിക നിയോലിബറൽ കാലത്തിലാകട്ടെ മതം തന്നെയാണു് (പ്രത്യേകിച്ചും ക്രിസ്തുമതം) അതിന്റെ പ്രയോക്താവും സംരക്ഷകയും. ഇവിടെയാണു് മാർക്സിന്റെ മതവിമർശനം കാലിക പ്രസക്തിയുള്ളതാകുന്നതു്. പൗരാണിക പാശ്ചാത്യ ചിന്തയിൽ ഏകത മെറ്റഫിസിക്കലായിരുന്നെങ്കിൽ ആധുനിക പാശ്ചാത്യ ചിന്തയിൽ അതു് മെക്കാനിക്കലായെന്നു മാത്രം. ഫോയർ ബാഹും കാറൽ മാർക്സും ഫ്രെഡറിക് നീഷേയും തുടർന്ന സ്പിനോസിസ്റ്റ് ഭൗതികവാദ ചിന്താധാരയാണു് പുതുവഴി വെട്ടിത്തുറന്നതു്. ആചാരാനുഷ്ഠാനങ്ങളുടെ അതിഭൗതിക-പ്രതിനിധാന മണ്ഡലത്തിൽ നിന്നും മനുഷ്യ-പ്രകൃതി ബന്ധതലത്തിലെ ഭൗതികമായ സംഘർഷങ്ങളും ദുഃഖങ്ങളും നൊമ്പരങ്ങളും അടിസ്ഥാനമായിത്തീരുന്ന ഭൗതിക മതദർശനങ്ങൾ പ്രധാനമാകുന്നതു് ഇവിടെയാണു്. ഇന്ത്യയിലെ ഹൈന്ദവ മതത്തോടുള്ള ചാർവ്വാകന്മാരുടെയും (ലോകായതാ) ബുദ്ധ-ജൈന മതങ്ങളുടെയും വിമർശനം ഇവിടെ പ്രധാനമാണു്. ഹൈന്ദവ മതത്തിലെ ഒരു പ്രബലവിഭാഗം ബ്രാഹ്മണിസത്തിലൂടെ മെറ്റഫിസിക്സും ആധിപത്യത്തിന്റെ ശുദ്ധാശുദ്ധക്രമങ്ങളും അനുവർത്തിച്ചപ്പോൾ ചാർവ്വാകന്മാർ അതിനെ പ്രതിരോധിച്ചതു് ഇന്ത്യയിലെ പൗരാണിക ഭൗതിക ദർശനം രൂപീകരിച്ചുകൊണ്ടായിരുന്നു. ആത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ഭൗതികലോകം മിഥ്യയാണെന്നും ശ്രേണീബദ്ധമായ സംസ്കാരം നിലനിർത്തുന്നതിനുള്ള ഉപാധിയായി ബ്രാഹ്മണ മത ബോധ്യങ്ങൾ മാറിയിരിക്കുന്നുവെന്നും ചാർവ്വാകന്മാർ പറഞ്ഞു. മറിച്ചു് സ്വയം പരിവർത്തനാത്മകമായ പദാർത്ഥങ്ങളെയും ഭൗതിക യാഥാർത്ഥ്യത്തെയും കുറിച്ചു് അവർ പഠിപ്പിച്ചു. എന്നാൽ ബ്രാഹ്മണാധിപത്യത്തിന്റെ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിനെ ‘നാസ്തികം’ എന്ന ചാപ്പകുത്തി തള്ളിക്കളയുകയാണു് ചെയ്തതു്. ചാർവ്വാക ദർശനത്തിന്റെ ധാര പിന്തുടർന്ന ബുദ്ധമതം അതിഭൗതിക ദൈവീകതയെ കരുണയെന്ന ഭൗതിക-മനുഷ്യഭാവന കൊണ്ടു് പുനഃസ്ഥാനീകരിച്ചു. ബ്രാഹ്മണാധികാരവും ആധുനിക കൊളോണിയൽ ലിബറൽ സാമ്പത്തിക ക്രമവും സംഘടിച്ചെത്തിയ കൊളോണിയൽ ആധുനികതയുടെ കാലത്തു് മതത്തെയും രാഷ്ട്രീയത്തെയും പരിവർത്തനോന്മുഖമായി വ്യാഖ്യാനിക്കുവാൻ അംബേദ്ക്കർ ഉപയോഗിച്ചതു് ചാർവ്വാകന്മാരെയും മാർക്സിയത്തെയും ബുദ്ധിസത്തെയുമാണെന്നതു് തികച്ചും യാദൃശ്ചികമല്ല. റെനെ ദെക്കാർത്ത് ഇക്കാലത്തു് തന്നെ, പരിപൂർണ്ണമായി (ഒട്ടും വിമർശാനത്മകമല്ലാതെ തന്നെ) പാശ്ചാത്യ ലിബറൽ ആശയങ്ങളെ ആശ്ലേഷിച്ച ജവഹർ ലാൽ നെഹ്റുവും പാശ്ചാത്യ ദർശനങ്ങളെയും പൗരാണിക ഇന്ത്യൻ ദർശനങ്ങളെയും സവിശേഷമായി സമന്വയിപ്പിക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയും പരിഗണന അർഹിക്കുന്നുണ്ടു്. ഹിന്ദുമതത്തിന്റെ സാർവ്വത്രികതയും പുരോഗമനാത്മകതയും ഉയർത്തിപ്പിടിച്ച ഗാന്ധി ഹിന്ദുത്വ വാദികൾക്ക് ഒഴിവാക്കേണ്ട ശത്രു തന്നെയായിരുന്നു. വ്യത്യസ്ത മതധാരകളുടെ സമന്വയമെന്ന ഗാന്ധിയൻ സങ്കല്പം പക്ഷേ, വ്യതിരിക്തതയുടെ രാഷ്ട്രീയം (Politics of difference) എന്ന ആധുനികാനന്തര ഭാവനക്ക് വിരുദ്ധമായിരുന്നു. അതുകൊണ്ടു് തന്നെയാണു് Poona Pact (1930)-ലൂടെ അംബേദ്കറിന്റെ സംവരണ ജനാധിപത്യ രാഷ്ട്രീയത്തെ ഗാന്ധി നഖശിഖാന്തം എതിർത്തതും. ഗാന്ധിയുടെ സമന്വയപാത, അതിന്റെ ജ്ഞാസിദ്ധാന്തപരമായ നിഷ്ക്രിയത്വം കൊണ്ടു് (മെറ്റഫിസിക്കൽ എന്ന കാരണം കൊണ്ടു്) തന്നെ ഹിന്ദുത്വ ശക്തികൾക്കു് എളുപ്പം പ്രതിരോധിക്കാനാവുന്നതും അംഗീകരിക്കാനാവുന്നതുമാണു്. സ്വച്ഛഭാരതം പോലുള്ള ‘ശുചീകരണ പദ്ധതി’കളിലൂടെ ശുദ്ധാശുദ്ധ ലോജിക്കുകൾ ഹിന്ദുത്വവാദികൾ പുനരാനയിക്കുമ്പോൾ ഗാന്ധി ഒരു ചിഹ്നമായിട്ടെങ്കിലും കടന്നുവരുന്നതു് അതുകൊണ്ടാണു്. ഹിന്ദുത്വവാദികൾക്ക് ഒരിക്കലും ദഹിക്കാനാവാത്ത പ്രത്യയശാസ്ത്രമായി ബുദ്ധനും മാർക്സും അംബേദ്കറും അവശേഷിക്കപ്പെടുകയും ചെയ്യുന്നു. ഒരു പക്ഷേ, ഹിന്ദുത്വ മതമൗലിക വാദത്തിനെതിരെ ഭാവിയിൽ ഉയരാവുന്ന സംഘടിത പ്രതിരോധത്തിന്റെ മുൻനിരയിൽ ഉണ്ടാകേണ്ടവരും ബുദ്ധനും മാർക്സും അംബേദ്ക്കറുമായിരിക്കും. ജോർജിയോ അഗംബൻ അങ്ങനെയെങ്കിൽ നവഭൗതികവാദം മുന്നോട്ടു് വയ്ക്കുന്ന മതദർശനമെന്താണു്? അതു് പ്രധാനമായും നാം അധിവസിക്കുന്ന ഭൂമിയോടുള്ള സ്നേഹവും കരുതലുമാണു്. ആധുനിക ജ്ഞാനമണ്ഡലത്തിൽ ഒരു ജീവൽഭാവമായി അതിനെ അവതരിപ്പിച്ചതു് ഇക്കോ-ഫെമിനിസ്റ്റുകളായിരുന്നുവെന്നതും യാദൃശ്ചികമല്ല. ജീവനോടുള്ള ആദരവും സ്ത്രീത്വത്തോടുള്ള ആദരവും തുല്യമാണെന്നു് വാദിക്കുമ്പോൾ പുതിയൊരു ഭൗതിക ജീവൽ ദർശനവും മതബോധവും ശാസ്ത്രദർശനവും ഉറവയെടുക്കുകയായിരുന്നു. നവഭൗതികവാദത്തിന്റെ പ്രധാന ജ്ഞാനസിദ്ധാന്ത ഉറവിടം ആധുനികാനന്തര ഫെമിനിസമായതും യാദൃശ്ചികമല്ല.[5] മനുഷ്യനും പ്രകൃതിയും ദൈവീകതയും ഭൗതീകമായൊരു തിരശ്ചീനതയിൽ സംയോജിക്കപ്പെടുന്നു എന്നു് റോസി ബ്രെയ്ഡോറ്റിയും ജെനെ ബെന്നറ്റിനെയും പോലുള്ള ഉത്തരാധുനിക ഫെമിനിസ്റ്റ് ചിന്തകർ വ്യക്തമാക്കി. മനുഷ്യന്റെ വിഭാഗീയതക്കപ്പുറമായ ആയിത്തീരൽ (becoming) കേവലം ഭാഷാപരമോ (linguistic) പ്രതിഭാസികമോ (phenomenological) ആശയപരമോ (ideological) അല്ലെന്നും അതു് പരസംക്രമണത്തിന്റെ ഭൗതികതയാണെന്നും അവർ പറയുന്നിടത്തു് നവഭൗതികവാദം രൂപപ്പെടുകയായിരുന്നു. ഭൂമിയോടുള്ള സ്നേഹം, ജീവനോടുള്ള ആദരവു് ദ്വന്ദ്വാത്മകത (dualism) ക്കപ്പുറമായ ഭൗതിക ഏകതയുടെ രാഷ്ട്രീയ ദർശനമാണെന്നാണു് അവർ പറഞ്ഞുവച്ചതു്. നവഭൗതികതയുടെ മതദർശനത്തിലെ സ്ത്രീപക്ഷ ജ്ഞാനമണ്ഡലം ഇതാണു്. മതങ്ങൾ ശ്രദ്ധിക്കേണ്ടതു് അതീന്ദ്രിയമായ ആഹ്വാനങ്ങളെയല്ല; മറിച്ചു് ശരീരത്തിന്റെ ഭാവങ്ങളെയും നൊമ്പരങ്ങളെയും പ്രതീക്ഷകളെയുമാണെന്ന ദെലേസ്യൻ ചിന്ത നവഭൗതികവാദ കാലത്തെ മതനിർവ്വചനത്തിനു് പ്രധാനമാണു്. ‘ലോകത്തെ വിശ്വസിക്കാനുള്ള നമ്മുടെ കഴിവാണു് ചിന്തകൾക്കടിസ്ഥാനം’ (Thinking is our ability to believe in this world) എന്നു് ദെലേസ് പറയുന്നതും ‘തന്റെ ഏകജാതനായ പുത്രനെ ലോകത്തിന്റെ നിത്യജീവാനായി നൽകുവാൻ തക്കവണ്ണം ദൈവം ‘ലോകത്തെ സ്നേഹിച്ചു’ എന്നു് വേദപുസ്തകം പറയുന്നതും തമ്മിൽ ബന്ധമുണ്ടു്. ‘അശുദ്ധമാണെന്റെ ദൈവം’ (Profane is my God) എന്നു് ജോർജിയോ അഗംബൻ പറയുന്നതും വിപ്ലവാത്മകമായ മതദർശനമാണു്. ജീവൻ എന്ന ഭൗതിക പ്രസ്ഥാനത്തിന്റെ സ്വയം പരിവർത്തനാത്മകതയാണു് ദൈവികതയെന്നു് നവഭൗതികവാദം പറയുന്നിടത്തു് മതം ഭൗതിക ലോകത്തിലെതന്നെ നിരന്തരം ചൈതന്യവത്തായ പ്രചോദനമായിട്ടും ചലനാത്മകമായ പ്രസ്ഥാനമായിട്ടും വ്യാഖ്യാനിക്കപ്പെടുകയാണു്. അസെറ്റിസത്തിലും (സന്യാസം) മിസ്റ്റിസിസത്തിലും (നിഗൂഢവാദം) അല്ല ഭൗതിക ചുറ്റുപാടുകളിലെ ചരിത്രപരമായ ഇടപെടലുകളിലാണിനി പ്രപഞ്ച വിമോചനത്തിന്റെ സൗകുമാര്യം നിലനിൽക്കുന്നതെന്ന നവഭൗതിക വാദത്തിന്റെ പ്രഖ്യാപനം ഈ കാലഘട്ടം കാത്തിരുന്ന ബദൽ മതദർശനം തന്നെയാണു്. നവഭൗതികവാദകാലത്തെ രാഷ്ട്രീയം തോമസ് ഹോബ്സ് നവഭൗതികവാദകാലത്തെ രാഷ്ട്രീയം പ്രധാനമായും രാഷ്ട്രീയത്തെക്കുറിച്ചുള്ള അതിന്റെ നിർവ്വചന വ്യത്യസ്തതയിലാണു് നിലകൊള്ളുന്നതു്. ഇവിടെ രാഷ്ട്രീയവും (Politics) രാഷ്ട്രീയപരവും (Political) തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമെന്നതു് ഭരണകൂടക്രമമാണു്. അതേസമയം രാഷ്ട്രീയപരമെന്നതു് ജനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ടതാണു്. ഭരണകൂടവും അതിന്റെ രാഷ്ട്രീയവും ഉണ്ടെങ്കിലും പലപ്പോഴും ജനങ്ങളുടെ രാഷ്ട്രീയപരമായ അധികാരം നിർവ്വഹിക്കപ്പെടണമെന്നില്ലായെന്നു് സാരം. ജനങ്ങളുടെ ഭരണകൂടപൂർവ്വ രാഷ്ട്രീയ അധികാരത്തെക്കുറിച്ചാണു് നവഭൗതികവാദം സംസാരിക്കുന്നതു്. ഭരണകൂടത്തിന്റെ നിയമക്രമത്തിനുള്ളിലുള്ള പൗരസമൂഹത്തിന്റെ രാഷ്ട്രീയ അധികാരം ആധിപത്യത്തിന്റെ തന്നെ ജൈവരാഷ്ട്രീയപ്രക്രിയയാണെന്നു് പറഞ്ഞതു് ജോർജിയോ അഗംബനാണു്.[6] ഭരണകൂടാധിപത്യത്തിന്റെ നിയമക്രമം പാലിക്കുവാൻ പൗരസമൂഹം ബാധ്യസ്ഥമാണെന്നും അതിനു് കഴിഞ്ഞില്ലെങ്കിൽ പൗരത്വം സ്വയം റദ്ദാക്കപ്പെടുമെന്നുള്ള രാഷ്ട്രീയചിന്ത ദുർബലസമൂഹങ്ങളെയും പ്രവാസ/കുടിയേറ്റ സമൂഹങ്ങളെയും അഭയാർത്ഥികളെയും എല്ലായ്പ്പോഴും ഒരു ‘അപവാദത്തിന്റെ അവസ്ഥ’ (State of Exception) യിൽ നിർത്തുന്നുവെന്നു് അഗംബൻ പറഞ്ഞു. ഇതു് ഭരണകൂടാധിപത്യ രാഷ്ട്രീയ പ്രക്രിയയിലെ തന്നെ ദുരന്തമാണെന്നാണു് അദ്ദേഹം രേഖപ്പെടുത്തുന്നതു്. ഭരണകൂടം നിർമ്മിക്കപ്പെടുന്നതിനു് മുൻപുതന്നെ രൂപപ്പെടുന്ന ജനങ്ങളുടെ അധികാരമെന്ന സങ്കല്പം ഒരു പ്രതിരാഷ്ട്രീയ സങ്കല്പമായി മാറുന്നതിവിടെയാണു്. ഭരണകൂടാധിപത്യത്തിന്റെ നിയമാവലിക്കപ്പുറമായി ജനങ്ങളുടെ അധികാര നിർവ്വഹണ പ്രക്രിയയെ തിരികെ പിടിക്കാൻ സാധിക്കുമെന്നതാണു് ഇവിടുത്തെ സവിശേഷത. ഹൈന്ദവ മതത്തിലെ ഒരു പ്രബലവിഭാഗം ബ്രാഹ്മണിസത്തിലൂടെ മെറ്റഫിസിക്സും ആധിപത്യത്തിന്റെ ശുദ്ധാശുദ്ധക്രമങ്ങളും അനുവർത്തിച്ചപ്പോൾ ചാർവ്വാകന്മാർ അതിനെ പ്രതിരോധിച്ചതു് ഇന്ത്യയിലെ പൗരാണിക ഭൗതിക ദർശനം രൂപീകരിച്ചുകൊണ്ടായിരുന്നു. ആത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ഭൗതികലോകം മിഥ്യയാണെന്നും ശ്രേണീബദ്ധമായ സംസ്കാരം നിലനിർത്തുന്നതിനുള്ള ഉപാധിയായി ബ്രാഹ്മണ മത ബോധ്യങ്ങൾ മാറിയിരിക്കുന്നുവെന്നും ചാർവ്വാകന്മാർ പറഞ്ഞു. നവഭൗതികവാദം ജനങ്ങളെ രാഷ്ട്രീയ ശരീരങ്ങളായിട്ടാണു് കാണുന്നതു്. ഭരണകൂടത്തിന്റെ നിയമക്രമത്തിനകത്തും പുറത്തും ജനങ്ങളുടെ ജൈവശരീരങ്ങൾ എങ്ങനെയാണു് സ്വാഭാവികമായ രാഷ്ട്രീയ പ്രതിരോധങ്ങൾ സൃഷ്ടിക്കുന്നതെന്നാണിവിടെ ശ്രദ്ധിക്കുന്നതു്. ജൈവ ശരീരങ്ങളുടെ പ്രതിരോധങ്ങൾ എങ്ങനെയാണു് ഭരണകൂട-സർവ്വാധിപത്യത്തിന്റെ ജൈവരാഷ്ട്രീയത്തെ അട്ടിമറിക്കുന്നതെന്ന കണ്ടെത്തൽ പുതിയൊരു രാഷ്ട്രീയപരമായ നിർവ്വാഹകത്വത്തെയാണു് (Political agency) വെളിപ്പെടുത്തുന്നതു്. എന്നാൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആധുനിക ചിന്താപദ്ധതികളിൽ പൗരസമൂഹത്തെ ഭരണകൂടാധിപത്യത്തിന്റെ വിനീത ദാസരായിട്ടാണു് ചിത്രീകരിക്കുന്നതു്. അല്ലെങ്കിൽ, ജനാധിപത്യമെന്നതു് ഭരണകൂടക്രമത്തിന്റെ സർവ്വാധിപത്യ യുക്തിക്കുള്ളിലെ പരുവപ്പെടുത്തലാണെന്ന ചിന്തയോ അതുമല്ലെങ്കിൽ അതിനെതിരെയുള്ള കലഹമോ ഒക്കെയായിട്ടാണു് മനസ്സിലാക്കുന്നതു്. ഈ പരുവപ്പെടലും കലഹവുമെല്ലാം ഒരേസമയം തന്നെ ഭരണകൂടാധിപത്യത്തിനുള്ളിൽ സംഭവിക്കുന്നതു് തന്നെയാണു്. എന്നാൽ നവഭൗതികവാദ കാലത്തെ രാഷ്ട്രീയമെന്നതു് തികച്ചും റാഡിക്കലായുള്ള ഒന്നാണു്. അതു് ജൈവ ശരീരങ്ങളുടെ സംഘാതവും (collective) ഭൗതികവുമായ (materialistic) ജൈവശക്തിയിലാണു് അടിസ്ഥാനപ്പെട്ടിരിക്കുന്നതു്. ഴാക് റൻസിയറും (Jacques Ranciere) അന്റോണിയോ നെഗ്രിയും (Antonio Negri) ആണതു് സവിസ്തരം വിശകലനം ചെയ്യുന്നതു്. ഴാക് റൻസിയറും അന്റോണിയോ നെഗ്രിയും ഭരണകൂടാധികാരത്തിനും ജനാധിപത്യക്രമത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തെക്കുറിച്ചു് സംസാരിക്കുന്നു. ഭരണകൂടത്തിന്റെ ജൈവാധികാരത്തിനും ജനങ്ങളുടെ സംഘാതവും ഭൗതികവുമായ ജൈവാധികാരത്തിനും മദ്ധ്യേ നെടുകയുള്ള പിളർപ്പും ഭിന്നതയുമാണു് മാർക്സ് ശ്രദ്ധിച്ചതു്. മുകളിൽ നിന്നും താഴേക്കോ താഴെ നിന്നും മുകളിലേക്കോ പ്രയോഗിക്കപ്പെടുന്ന ഏകപക്ഷീയ അധികാരം ജനങ്ങൾക്കായി അട്ടിമറിക്കുകയെന്നതായിരുന്നു മാർക്സിസം മുന്നോട്ടു് വച്ച രീതി. എന്നാൽ നവമൂലധനത്തിന്റെ കാലത്തു് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ഭിന്നത മായിച്ചുകളയുകയും മൂലധനാധിഷ്ഠിതമായ കേന്ദ്രീകൃതത്വം രൂപപ്പെടുകയും ചെയ്യുന്നു. പഴയ ഭരണകൂടനിയമ ക്രമത്തിനപ്പുറമുള്ള ലിബറൽ ജനാധിപത്യ ബോധങ്ങളും കമ്പോളാധിഷ്ഠിതമായ തൊഴിൽ ബോധ്യങ്ങളും ലോകത്തെ ഒന്നാകെ ഒരു യന്ത്രമാക്കി മാറ്റുന്ന പ്രക്രിയ രൂപപ്പെടുത്തുന്നു. ഇവിടെ മാധ്യമങ്ങളും ശാസ്ത്രസാങ്കേതിക വിദ്യകളുമെല്ലാം നവമൂലധനരാഷ്ട്രീയത്തിന്റെ പിണിയാളുകളായി മാറുകയും ചെയ്യുന്നു. ഇവിടെ, ഭരിക്കപ്പെടുന്നവരുടെ ഭരണകൂടപൂർവ്വമായ ജൈവാധികാരത്തെ തിരിച്ചുപിടിക്കുക മാത്രമാണു് കരണീയമായിട്ടുള്ളതെന്നു് റൻസിയറും നെഗ്രിയും വാദിക്കുന്നു. നെഗ്രി ഇതിനെ ജനസഞ്ചയ രാഷ്ട്രീയം (Multitude) എന്ന രാഷ്ട്രീയ പരികല്പനയിലൂടെയാണു് വിശദീകരിക്കുന്നതു്. വ്യവസ്ഥാപിത മാധ്യമങ്ങളുടെയും പ്രൊഫഷണൽ രാഷ്ട്രീയക്കാരുടെയും പിന്തുണയില്ലാതെ തന്നെ ഭരിക്കപ്പെടുന്നവരുടെ—പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ഭാവാത്മകമായ പ്രതിരോധങ്ങളിൽ നിന്നുമാണു് ഈ ജനസഞ്ചയ രാഷ്ട്രീയം ഉടലെടുക്കുന്നതു്. കീഴാള ജനാധിപത്യ രാഷ്ട്രീയം എന്നാണു് ഇതിനെ പ്രൊഫ. ബി. രാജീവൻ വിളിക്കുന്നതു്.[7] ഇവിടെ ഭരിക്കപ്പെടുന്നവരുടെ സ്വന്തം ജീവിതപ്രവർത്തനം തന്നെ രാഷ്ട്രീയമായി മാറുന്നതുകൊണ്ടു് രാഷ്ട്രം-ജനം, സ്വകാര്യം-പൊതുകാര്യം, രാഷ്ട്രീയം-ജീവിതം തുടങ്ങിയ ദ്വന്ദങ്ങൾ ഇല്ലാതാവുകയാണു് ചെയ്യുന്നതു്. നെഗ്രിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ജനാധിപത്യം ഇപ്പറഞ്ഞ ജനസഞ്ചയ രാഷ്ട്രീയമാണു്. ഇവിടെ ജീവിതം തന്നെ രാഷ്ട്രീയമായി മാറുമ്പോൾ നാം നമ്മുടെ ദൈനംദിന ജീവിതത്തെത്തന്നെ നിർവ്വചിക്കുന്നതു് ‘സ്വയം നവീകരണക്ഷമതയുള്ള സർഗ്ഗാത്മക ശക്തിയുടെ സംഘാത’മായിട്ടാണു് (ബി. രാജീവൻ, 2013: 17). ഇതു് പൗരജീവിതത്തിന്റെ തന്നെ റാഡിക്കലായുള്ള പുനരാവിഷ്ക്കാരവും പ്രയോഗവുമാണു്. ഈ ജൈവശക്തി അഥവാ ജൈവ പ്രേരണ സ്വാഭാവികവും ഭൗതികവും സംഘാതവുമാണു്. രാഷ്ട്രീയത്തിന്റെ സൗന്ദര്യാത്മകത (Aesthetics of Politics) എന്നാണിതിനെ ഴാക് റൻസിയർ വിളിക്കുന്നതു്. വ്യവസ്ഥാപിത നിയമ സംഹിതകൾക്കപ്പുറമായി ഭരിക്കപ്പെടുന്നവർ തങ്ങളുടെ ദുഃഖങ്ങൾക്കും വേദനകൾക്കും സ്വപ്നങ്ങൾക്കും രാഷ്ട്രീയാവിഷ്കാരം നൽകാൻ ശ്രമിക്കുമ്പോൾ രൂപപ്പെടുന്നതാണു് ജനസഞ്ചയ രാഷ്ട്രീയം. അതു് പരസ്പര സംവാദത്തിലൂടെയും വ്യതിരിക്തതകളുടെ അംഗീകാരത്തിലൂടെയും പരസംക്രമണം ചെയ്യുകയും വിന്യസിക്കുകയും ചെയ്യുന്നു. അങ്ങനെ രൂപപ്പെടുന്ന കർതൃത്വശക്തിയുള്ള സമൂഹങ്ങളെ Assemblages എന്നാണു് ഗീൽ ദെലേസ് വിളിക്കുന്നതു്. ജൈവ ശരീരങ്ങളുടെ സംഘാതമായ സർഗ്ഗശക്തിയായിട്ടാണു് അധികാരത്തെ ഇവിടെ നിർവ്വചിക്കപ്പെടുന്നതു്. ഇതു് ജനാധിപത്യത്തെക്കുറിച്ചുള്ള നവഭൗതികവാദത്തിന്റെ റാഡിക്കലായുള്ള കാഴ്ചപ്പാടാണു്. ഹിന്ദുത്വവാദികൾക്ക് ഒരിക്കലും ദഹിക്കാനാവാത്ത പ്രത്യയശാസ്ത്രമായി ബുദ്ധനും മാർക്സും അംബേദ്കറും അവശേഷിക്കപ്പെടുകയും ചെയ്യുന്നു. ഒരു പക്ഷേ, ഹിന്ദുത്വ മതമൗലിക വാദത്തിനെതിരെ ഭാവിയിൽ ഉയരാവുന്ന സംഘടിത പ്രതിരോധത്തിന്റെ മുൻനിരയിൽ ഉണ്ടാകേണ്ടവരും ബുദ്ധനും മാർക്സും അംബേദ്ക്കറുമായിരിക്കും. നവഭൗതികകാലത്തെ രാഷ്ട്രീയവും ജനാധിപത്യവും പരമ്പരാഗത പാശ്ചാത്യ സർവ്വാധിപത്യ ഭരണകൂടക്രമത്തിനും മതാധിഷ്ഠിത രാഷ്ട്രീയത്തിനുമുള്ള ഒരു പൊളിച്ചെഴുത്താണു്. ദൈവത്തിന്റെ സർവ്വാധിപത്യവും ഭരണകൂടാധിപത്യവും തമ്മിൽ ചേർത്തുവച്ച മാക്ക്യവല്ലി യുടെയും തോമസ് ഹോബ്സി ന്റെയും പാത പിന്തുടർന്ന കാൾസ്മിത്തിന്റെ രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വ്യവഹാര പഥത്തിൽ നിന്നും രാഷ്ട്രീയവും ദൈവശാസ്ത്രവും രാഷ്ട്രീയദൈവശാസ്ത്രവും ഇവിടെ വിമോചിതമാവുകയാണു്. ക്രിസ്തീയ ദൈവശാസ്ത്രം എല്ലാക്കാലത്തും സർവ്വാധിപത്യത്തിന്റെ യുക്തിയിലാണു് സഞ്ചരിച്ചതെന്നും അതുകൊണ്ടുതന്നെ അതു് ആത്യന്തികമായി രാഷ്ട്രീയ ഉള്ളടക്കമുള്ളതാണെന്നും ജോർജിയോ അഗംബൻ പറയുമ്പോൾ ആധുനിക രാഷ്ട്രീയ ദൈവശാസ്ത്രങ്ങൾ തന്നെ വിമർശനത്തിനു് വിധേയമാവുകയാണു്. ആധുനികമോ ഉത്തരാധുനികമോ ആയ രാഷ്ട്രീയ ദൈവശാസ്ത്രങ്ങളൊന്നും തന്നെ ദൈവത്തിന്റെ സർവ്വാധിപത്യ സ്വഭാവത്തെയും അതുവഴി ഭരണകൂടാധിപത്യ സ്വഭാവത്തെയും അപനിർമ്മിച്ചിരുന്നില്ല. മതാധിഷ്ഠിതമായ അല്ലെങ്കിൽ ദൈവശാസ്ത്രത്തിന്റെതായ ചട്ടക്കൂടിൽ നിന്നും വിമോചിക്കപ്പെടുന്ന രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കുറിച്ചാണു് നവഭൗതികവാദം സംസാരിക്കുന്നതു്. എന്നാൽ മതത്തെ പുറത്തു് നിർത്തി ആധുനികത നിർമ്മിച്ചെടുത്ത സെക്കുലർ ജനാധിപത്യമല്ലിതു്; മറിച്ചു്, മതത്തെയും രാഷ്ട്രീയത്തെയും സെക്കുലർ-അനന്തരവും (Post Secular) മതാനന്തരവും (Post Religious) ആയ നവചിന്താധാരയിലാണു് നവഭൗതികവാദത്തിന്റെ ജനാധിപത്യ സംസ്കാരം ഉടലെടുക്കുന്നതു്. അതു് തികച്ചും ഭൗതികവും മതനിരപേക്ഷവും അന്തഃസ്തികവുമാണു് എന്നതാണു് സവിശേഷത. മതങ്ങൾ ശ്രദ്ധിക്കേണ്ടതു് അതീന്ദ്രിയമായ ആഹ്വാനങ്ങളെയല്ല; മറിച്ചു് ശരീരത്തിന്റെ ഭാവങ്ങളെയും നൊമ്പരങ്ങളെയും പ്രതീക്ഷകളെയുമാണെന്ന ദെലേസ്യൻ ചിന്ത നവഭൗതികവാദ കാലത്തെ മതനിർവ്വചനത്തിനു് പ്രധാനമാണു്. ‘ലോകത്തെ വിശ്വസിക്കാനുള്ള നമ്മുടെ കഴിവാണു് ചിന്തകൾക്കടിസ്ഥാനം’ (Thinking is our ability to believe in this world) എന്നു് ദെലേസ് പറയുന്നതും ‘തന്റെ ഏകജാതനായ പുത്രനെ ലോകത്തിന്റെ നിത്യജീവാനായി നൽകുവാൻ തക്കവണ്ണം ദൈവം ‘ലോകത്തെ സ്നേഹിച്ചു’ എന്നു് വേദപുസ്തകം പറയുന്നതും തമ്മിൽ ബന്ധമുണ്ടു്. ജൈവമണ്ഡലത്തെ സ്വയം നവീകരിക്കുന്ന സർഗ്ഗാത്മക ശക്തി (Potentia) എന്ന നിലയിൽ ജനാധിപത്യ അധികാരം വിമോചനാത്മകമാണു്. അതു് ജനസഞ്ചയ രാഷ്ട്രീയമായി ചരിത്ര സന്നിഗ്ദതകളിൽ രൂപപ്പെടുകയും സ്വയം വിന്യസിക്കുകയും ചെയ്യും. അമേരിക്കയിലെ കുടിയേറ്റ സമരങ്ങളിൽ (Occupy movement) അതു് വെളിപ്പെട്ടതാണെന്നു് ജോർജ് റെയ്ഗറും ക്വാക്ക് പൂയിലാനും അഭിപ്രായപ്പെടുന്നു. ക്യാമ്പസുകളിലും നിരത്തുകളിലും രൂപപ്പെട്ട ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങളിലും അതു് നിഴലിട്ടിരുന്നു എന്നു് പ്രൊഫ. ബി. രാജീവൻ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയമെന്നതു് അധികാരത്തിന്റെ ഇടനാഴികളിൽ ഇരകളാക്കപ്പെടുന്നവരുടെ ബദൽ സ്വപ്നങ്ങൾ അടയാളപ്പെടുത്തുന്ന നവസ്വത്വകാംക്ഷയാണെന്ന നിർവ്വചനം നവജനാധിപത്യ സംസ്കാരത്തിലേക്കു് നയിക്കുന്ന ഭാവുകത്വമാണു്. ആത്മബോധത്തിന്റെ പുനർനിർമ്മിതിയാണു് രാഷ്ട്രീയം (Politics is Ontology) എന്ന ചിന്ത പരമ്പരാഗത ജനാധിപത്യ പ്രവർത്തനങ്ങളെ പൊളിച്ചെഴുതുകയും ഭരണകൂടക്രമങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറമായി പ്രാദേശികവും ജൈവികവുമായ സംഘാതസ്വത്വ നിർമ്മിതിയെന്ന നിലയിലേക്കു് (Assemblages) രാഷ്ട്രീയം മാറുകയും ചെയ്യുന്നു. സ്വകാര്യം-പൊതുവായതു് എന്ന ദ്വന്ദ്വാത്മകതയില്ലാതെ ജൈവശരീരം തന്നെ രാഷ്ട്രീയ ഇടമായി പരിവർത്തിപ്പിക്കപ്പെടുമ്പോൾ ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ, ദേശീയ വിവേചനങ്ങൾക്കപ്പുറമായി നവരാഷ്ട്രീയ ജൈവശരീരമായി സമൂഹം മാറ്റപ്പെടുകയാണു്. സാർവ്വലൗകികതയുടെ ഭൗതികാത്മകമായൊരു തിരുത്തെഴുത്തും പ്രാദേശികവുമായുള്ള പുനരാഖ്യാനവുമാണിതു്. കോർപ്പറേറ്റ് മൂലധനാധിപത്യത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ ഈ ഭൗതിക രാഷ്ട്രീയ ചിന്ത ഏറ്റവും പ്രായോഗികവും പരിവർത്തനോന്മുഖവുമാണെന്നു് ദെലേസ് വ്യക്തമാക്കുന്നുണ്ടു്. ജനകീയ കലയായും സംഗീതമായും എഴുത്തായും ഒക്കെ രൂപപ്പെടുന്ന ഭൗതിക സർഗ്ഗാത്മക ശക്തി ലോകത്തെ പുനരാഖ്യാനം ചെയ്യുന്ന രാഷ്ട്രീയ പ്രക്രിയയായി മാറുകയാണു്. ജനാധിപത്യ ഭരണകൂടത്തിന്റെയോ മൂലധനാധിഷ്ഠിത പ്രത്യയശാസ്ത്രത്തിന്റെയോ അതിഭൗതിക മത/ദൈവബോധത്തിന്റെയോ അതീത ശക്തിയല്ല; മറിച്ചു് അന്തഃസ്തിതമായ സർഗ്ഗാത്മ ശക്തിതന്നെയാണു് (Potentia) വരാനിരിക്കുന്ന ജനാധിപത്യ സംസ്കാരത്തിന്റെ ഉള്ളടക്കമെന്നാണു് നവഭൗതികവാദം നമ്മെ ഓർമ്മപ്പെടുത്തുന്നതു്. ഇവിടെ രാഷ്ട്രീയം ജീവനെ പുനരാഖ്യാനം ചെയ്യുന്ന ലാവണ്യദർശനമായി ഭവിക്കുകയാണു്. ജൈവശരീരങ്ങളുടെ ജനാധിപത്യപരമായ പുനരടയാളപ്പെത്തലിലൂടെയാണതു് സംഭവിക്കുന്നതു്. പുതിയ ലോകത്തിന്റെ തുടക്കം പുതിയ ശരീരങ്ങളിലാണെന്ന ചിന്ത ബന്ധുത്വത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ ബോധത്തെയാണു് ഉണർത്തുന്നതു്. അതു തന്നെയാണു് കാലം കാത്തിരിക്കുന്ന മാനവികതയും. നവഭൗതികവാദകാലത്തെ ദൈവശാസ്ത്രം വ്യവസ്ഥാപിത നിയമ സംഹിതകൾക്കപ്പുറമായി ഭരിക്കപ്പെടുന്നവർ തങ്ങളുടെ ദുഃഖങ്ങൾക്കും വേദനകൾക്കും സ്വപ്നങ്ങൾക്കും രാഷ്ട്രീയാവിഷ്കാരം നൽകാൻ ശ്രമിക്കുമ്പോൾ രൂപപ്പെടുന്നതാണു് ജനസഞ്ചയ രാഷ്ട്രീയം. അതു് പരസ്പര സംവാദത്തിലൂടെയും വ്യതിരിക്തതകളുടെ അംഗീകാരത്തിലൂടെയും പരസംക്രമണം ചെയ്യുകയും വിന്യസിക്കുകയും ചെയ്യുന്നു. നവഭൗതികവാദകാലത്തു് ഏറ്റവുമധികം വിമർശനത്തിനു് വിധേയമാകുന്നതു് പരമ്പരാഗത ക്രൈസ്തവ ദൈവശാസ്ത്രമാണു്. കാരണം, ദൈവവും ലോകവും, ആത്മീയതയും ഭൗതികതയും, സെക്കുലറും സേക്ക്രട്ടും ഒക്കെത്തമ്മിലുള്ള വൈരുദ്ധ്യത്തെ നിയമവൽക്കരിച്ച ഗ്രീക്കോ-റോമൻ തത്വചിന്തകൾ തന്നെയായിരുന്നു പരമ്പരാഗത ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെയും ജ്ഞാനാടിത്തറ. പ്ലേറ്റോണിസവും അരിസ്റ്റോട്ടിലിയൻ മെറ്റഫിസിക്സും നിർമ്മിച്ചെടുത്ത അതീതയാഥാർത്ഥ്യവാദത്തിന്റെ (Transcendentalism) മൂശയിൽ നിന്നാണു് ദൈവശാസ്ത്രം സർവ്വാതിശായിയായ ദൈവത്തെക്കുറിച്ചുള്ള (Sovereign God) വിശ്വാസ പ്രമാണങ്ങൾ നെയ്തെടുത്തതു്. എന്നാൽ, ദൈവ-ലോക വൈരുദ്ധ്യങ്ങൾക്കുള്ളിലും അതിനെ മെറ്റഫിസിക്കലായി മറികടക്കുന്ന അതീതയാഥാർത്ഥ്യബോധ്യമായി ദൈവത്തെ പ്രതിഷ്ഠിക്കാനുള്ള പൗരാണിക ദൈവശാസ്ത്രത്തിന്റെ താൽപര്യം സാമ്രാജ്യത്വങ്ങളുടെ ന്യായീകരണമായിട്ടാണു് ചരിത്രത്തിൽ സംഭവിച്ചതു്. കോൺസ്റ്റൻറ്റൈൻ ചക്രവർത്തിക്കു ശേഷമുള്ള ദൈവശാസ്ത്രം സാമ്രാജ്യത്വ ആധിപത്യഘടനകളുടെ നീതിമത്ക്കരണമായാണു് സംഭവിച്ചതെന്ന വിമർശനം ശക്തമാണു്. ദൈവനഗരത്തിന്റെയും മനുഷ്യനഗരത്തിന്റെയും വൈരുദ്ധ്യത്തിലൂടെ സെന്റ് അഗസ്റ്റിൻ ശ്രമിച്ചതു് നിലവിലിരുന്ന സാമ്രാജ്യത്വഘടനയുടെ നിയമവൽക്കരണമാണെന്നു് നവഭൗതിക രാഷ്ട്രീയ ദൈവശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. തോമസ് അക്വിനാസിന്റെ അനാളജിക്കൽ തിയോളജി മദ്ധ്യകാലഘട്ടത്തിൽ നിർവ്വഹിച്ച ധർമ്മവും ഇതു തന്നെയായിരുന്നുവെന്നു് ജോർജ് റീഗർ വ്യക്തമാക്കുന്നു.[8] പാപ്പസിയിലേക്ക് വഴിപിരിഞ്ഞ കത്തോലിക്കാസഭ കേന്ദ്രീകൃത അധികാര ഘടനയാണു് പിന്തുടർന്നതു്. സഭയുടെ അധികാരവും രാജ്യത്തിന്റെ അധികാരവും ഒരുപോലെ തന്നെയാണു് പോപ്പ് കൈയ്യാളുന്നതു്. പ്രൊട്ടസ്റ്റന്റ് സഭയാകട്ടെ നവീകരണധാര തുടരാനാവാതെ ക്യാപ്പിറ്റലിസത്തിനു് കീഴടങ്ങിയെന്നു് മാക്സ് വെബർ ദ പ്രൊട്ടസ്റ്റന്റ് എത്തിക് ആന്റ് ദ സ്പിരിറ്റ് ഓഫ് ക്യാപ്പിറ്റലിസം എന്ന ഗ്രന്ഥത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ആധുനികാനന്തര ക്രൈസ്തവസഭയും അതിന്റെ ദൈവശാസ്ത്രവും ആധിപത്യഘടനയുടെയും മൂലധനാധിഷ്ഠിത സമ്പദ്ഘടനയുടെയും ജ്ഞാനപരിസരത്തു് തന്നെയാണു് നിലയുറപ്പിക്കുന്നതു്. ആധുനിക പാശ്ചാത്യ പ്രബുദ്ധതയുടെ പശ്ചാത്തലത്തിൽ റെനെ ദെക്കാർത്തും ഇമ്മാനുവേൽ കാന്റും ഹെഗലുമാക്കെ പൗരാണിക വൈരുദ്ധ്യാത്മിക വാദത്തെ കൂടുതൽ ദൃഢീകരിക്കുകയാണു് ചെയ്തതു്. സെക്കുലറിനും സേക്ക്രട്ടിനും മദ്ധ്യേ നെടുകെയുള്ള പിളർപ്പു് കൂടുതൽ കൂടുതൽ വെളിപ്പെടുത്തുകയാണു് അവർ ചെയ്തതു്. എന്നാൽ, പാശ്ചാത്യ പ്രബുദ്ധത, ദൈവത്തിന്റെ സർവ്വാതിശായിത്വത്തെ യുക്തിഭദ്രതയുള്ള മനുഷ്യനെക്കൊണ്ടും സേക്രട്ടിനെ സെക്കുലർ കൊണ്ടും മെറ്റഫിസിക്സിനെ മെക്കാനിക്കലായും അട്ടിമറിച്ചുവോയെന്ന സംശയം പ്രബലപ്പെട്ടതുകൊണ്ടാണു് കാൾബാർത്തിനെയും യൂർഗൻ മോൾട്ടുമാനെയും പോലുള്ള ആധുനികാനന്തര ദൈവശാസ്ത്രജ്ഞൻമാർ നിയോതോമിസത്തിലേക്കും നിയോ ഓർത്തഡോക്സിയിലേക്കും മടങ്ങിപോകാൻ ശ്രമിച്ചതു്. ദൈവത്തിന്റെ സർവ്വാതിശായിത്വത്തിലേക്കും ശ്രേണീബദ്ധമായ മതശാസനങ്ങളിലേക്കും മടങ്ങിപ്പോകാനുള്ള ശ്രമം ക്രൈസ്തവ ദൈവശാസ്ത്രത്തെ വീണ്ടും ദന്തഗോപുര ജ്ഞാനസിദ്ധാന്തമാക്കി ചുരുക്കി. സ്പിനോസ-മാർക്സ്-നീഷേ ചിന്താധാരയാണു് അതിനോടു് ശക്തമായ വിമർശനം ഉന്നയിച്ചതു്. രാഷ്ട്രീയമെന്നതു് അധികാരത്തിന്റെ ഇടനാഴികളിൽ ഇരകളാക്കപ്പെടുന്നവരുടെ ബദൽ സ്വപ്നങ്ങൾ അടയാളപ്പെടുത്തുന്ന നവസ്വത്വകാംക്ഷയാണെന്ന നിർവ്വചനം നവജനാധിപത്യ സംസ്കാരത്തിലേക്കു് നയിക്കുന്ന ഭാവുകത്വമാണു്. സ്പിനോസ-മാർക്സ്-നീഷേ ചിന്താധാര മുന്നോട്ടുവച്ച ഭൗതികവാദം ദൈവശാസ്ത്ര മേഖലയിൽ ഗുണാത്മകമായി ചെലുത്തിയ സ്വാധീനത്തിനുദാഹരണമാണു് 1980 കളിൽ ലാറ്റിനമേരിക്കയിലുണ്ടായ വിമോചന ദൈവശാസ്ത്രം. യൂറോപ്പിലും വടക്കേ അമേരിക്കയിലും രൂപംകൊണ്ട സോഷ്യൽ ഗോസ്പൽ പ്രസ്ഥാനത്തിന്റെയും കറുത്ത ദൈവശാസ്ത്ര പ്രസ്ഥാനത്തിന്റെയും തുടർച്ചയായിരുന്നു അതു്. മൂലധനാധിഷ്ഠിത ചിന്തയിലേക്കും കേന്ദ്രീകൃത ഭരണക്രമത്തിലേക്കും വഴിമാറിയിരുന്ന കത്തോലിക്കാ സഭയിൽ ദരിദ്രരുടെ പുതിയൊരു മുന്നേറ്റമായിട്ടാണു് അതു് സംഭവിച്ചതു്. ഏഷ്യയിലും അതിന്റെ അനുരണനങ്ങൾ ഉണ്ടായി. മിൻചുങ്ങ് തിയോളജിയായും ദലിത്-ആദിവാസി ദൈവശാസ്ത്രമായും ഫെമിനിസ്റ്റ് ദൈവശാസ്ത്രമായും യൂറോപ്പ് ഇതര രാജ്യങ്ങളിലും വിമോചന ദൈവശാസ്ത്രം പടർന്നുകയറി. മൂന്നാം ലോകരാജ്യങ്ങളിൽ ഇക്കാലത്തു് രൂപംകൊണ്ട മുതലാളിത്ത വിരുദ്ധ വ്യവഹാരങ്ങളും ദരിദ്രരുടെ മുന്നേറ്റങ്ങളും അതിനു് ഉപോൽബലകമായി. എന്നാൽ, പരമ്പരാഗത ദൈവശാസ്ത്രം പറഞ്ഞുവച്ച സർവ്വാതിശായിയായ ദൈവം ദരിദ്രരെ കരുതുന്ന ദൈവമാണെന്നു് പറഞ്ഞതിനപ്പുറം ആധിപത്യ മതഘടനയേയോ മെറ്റഫിസിക്കൽ ജ്ഞാനാടിത്തറയേയോ അപനിർമ്മിക്കാൻ വിമോചന ദൈവശാസ്ത്രധാരയ്ക്കു് കഴിഞ്ഞില്ലായെന്നു് നവഭൗതികവാദ ദൈവശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. ഇറ്റാലിയൻ ദൈവശാസ്ത്രജഞനും തത്വചിന്തകനുമായ ജോർജിയോ അഗംബനാ ണു് ഇവിടെ ഏറ്റവുമധികം വിമർശനം ഉന്നയിക്കുന്നതു്. സർവ്വാധികാരിയായ ദൈവചിന്തയുടെ അടിസ്ഥാനത്തിൽ സെക്കുലറിനുമേൽ സേക്രട്ടിന്റെ ആധിപത്യം സൃഷ്ടിച്ചെടുത്തു് കേന്ദ്രീകൃത അധികാര ഘടനകളിലും ശുദ്ധാശുദ്ധ ലിറ്റർജിക്കൽ ബോധ്യങ്ങളിലും വിരാജിക്കുന്ന ക്രൈസ്തവ സഭ ഈ കാലഘട്ടത്തിലെ മറ്റൊരു സാമ്രാജ്യത്വമാണു് എന്നാണു് അഗംബൻ പറയുന്നതു്.[9] സാമ്രാജ്യത്വത്തിന്റെ കേന്ദ്രീകൃതഘടന സ്വയം ഏറ്റെടുത്ത ക്രൈസ്തവസഭ പൗരോഹിത്യാധികാരവും (Clericalism) ശ്രേണീബദ്ധഘടനയും (Ecclesial Hierarchy) ദൈനംദിന ശീലങ്ങളിലും പഠിപ്പിക്കലുകളിലും നടപ്പിലാക്കി. പുരോഹിത-അൽമായ/സ്ത്രീ-പുരുഷ/സെക്കുലർ-സേക്ക്രട്ട് ശ്രേണീബദ്ധത ഉള്ളിൽനിന്നും ചോദ്യം ചെയ്യാനാവാതെ വിമോചന ദൈവശാസ്ത്രധാര പിൽക്കാലത്തു് മദ്ധ്യവർഗ്ഗം കൈയ്യടക്കുകയാണുണ്ടായതു്. മതാധികാരവും രാഷ്ട്രീയാധികാരവും കൈയ്യടക്കിവച്ചിരിക്കുന്ന പോപ്പിന്റെ കേന്ദ്രീകൃത അധികാരത്തെ ചോദ്യം ചെയ്ത വിമോചന ദൈവശാസ്ത്രജ്ഞന്മാരാകട്ടെ സഭയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. സർവ്വാതിശായിയായ ദൈവസങ്കല്പത്തെയോ സഭയുടെ ശ്രേണീബദ്ധതയെയോ ചോദ്യം ചെയ്യപ്പെടുമ്പോഴുണ്ടായ ദൈവശാസ്ത്രകലഹങ്ങളിലാണു് അലോഷ്യസ് പെരിസും ഫാ. സെബാസ്റ്റ്യൻ കാപ്പനുമൊക്കെ സഭയ്ക്കു് അനഭിമതരായതു്. അത്തരം ക്രിയാത്മകമായ കലഹങ്ങളെയാണു് നവഭൗതികവാദം ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുന്നതു്. അതു് വർത്തമാനകാലത്തു് സഭയെ കൂടുതൽ ജനകീയവും ജനാധിപത്യപരവും തിരശ്ചീനവുമാക്കുന്നുവെന്നാണു് കരുതപ്പെടുന്നതു്. ഈ വർത്തമാനകാലത്തു് ദരിദ്രരുടെയും ദലിതരുടെയും സ്ത്രീകളുടെയുമൊക്കെ നിശ്ശബ്ദമാക്കപ്പെട്ട ശബ്ദങ്ങൾ വിമോചന ദൈവശാസ്ത്രത്തിനപ്പുറം ഉയർത്തെഴുന്നേല്ക്കുമെന്നാണു് നവഭൗതികവാദ ദൈവശാസ്ത്രം വിവക്ഷിക്കുന്നതു്. സഭയുടെ അധികാരവും രാജ്യത്തിന്റെ അധികാരവും ഒരുപോലെ തന്നെയാണു് പോപ്പ് കൈയ്യാളുന്നതു്. പ്രൊട്ടസ്റ്റന്റ് സഭയാകട്ടെ നവീകരണധാര തുടരാനാവാതെ ക്യാപ്പിറ്റലിസത്തിനു് കീഴടങ്ങിയെന്നു് മാക്സ് വെബർ ദ പ്രൊട്ടസ്റ്റന്റ് എത്തിക് ആന്റ് ദ സ്പിരിറ്റ് ഓഫ് ക്യാപ്പിറ്റലിസം എന്ന ഗ്രന്ഥത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ലാറ്റിനമേരിക്കൻ വിമോചന ദൈവശാസ്ത്രം കേവലമൊരു ഭൗതികവാദം മാത്രമാണെന്നു് വിമർശിച്ചുകൊണ്ടു് ഉത്തരാധുനിക കാലത്തു് പല വലതുപക്ഷ ദൈവശാസ്ത്ര ധാരകളും യൂറോപ്പിലും അമേരിക്കയിലും ഉണ്ടായി. അതിലൊന്നു് ഇംഗ്ലണ്ടിലുണ്ടായ റാഡിക്കൽ ഓർത്തഡോക്സി (Radical Orthodoxy) എന്ന ചിന്താധാരയാണു്. ജോൺ മിൽബാങ്ക്, ജെയിംസ് കെ. എ. സ്മിത്തു്, കാതറിൻ പിക്സ്റ്റോക്ക് തുടങ്ങിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രജ്ഞന്മാരായിരുന്നു അതിനു പിന്നിൽ. ഭൗതികവാദം, സേക്ക്രട്ടിനെ സെക്കുലറിസത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിത്താഴ്ത്തുന്നുവെന്നും എന്നാൽ അങ്ങനെയല്ല; സെക്കുലറിനെ കൂടുതൽ ഉദാത്തമാക്കുന്ന സേക്രട്ടാണു് ഹയറാർക്കിയിൽ കൂടുതൽ മുകളിൽ നിൽക്കേണ്ടതെന്നും അവർ വാദിച്ചു. അതുകൊണ്ടു്, സർവ്വാതിശായിയായ ദൈവസങ്കല്പത്തെ ന്യായീകരിക്കുന്ന പൗരാണിക മെറ്റഫിസിക്സിലേക്ക് മടങ്ങണമെന്നാണു് അവർ അഭിപ്രായപ്പെട്ടതു്. അതീത-അതീത യാഥാർത്ഥ്യവാദത്തെ (Transcendentalism) തത്വചിന്തയുടെ ജ്ഞാനാടിത്തറയാക്കിയ ഴാക്ക് ദരിദയും ഇമ്മാനുവേൽ ലെമിനാസും ഴീൻ-ലക്ക് മാരിയോണും മറ്റൊരു ദൈവശാസ്ത്രധാരയ്ക്കു് വഴിയൊരുക്കി. നെഗറ്റീവ് തിയോളജിയെന്നാണതിനെ വിളിക്കുക. ജോൺ ഡി. കപ്യൂച്ചോ യും കെവിൻ ഹാർട്ടുമൊക്കെയാണു് അതിനു് പിന്നിൽ. ക്രൂശിതനായ ദൈവം തന്റെ സർവ്വാധിപത്യഭാവത്തെ സ്വയം നിഷേധിക്കുന്നവനാണെന്നും അതുകൊണ്ടു് ദൈവശാസ്ത്രത്തിനു് ദുർബലരുടെ കരച്ചിൽ ശ്രവിക്കാനാവുമെന്നും അവർ വാദിച്ചു. എന്നാൽ ഇവിടെയും ദുർബലത മേലാളന്മാരുടെ ഔദാര്യമാണെന്ന ചിന്ത ധ്വനിപ്പിക്കുന്നുവെന്നും അതുതന്നെയല്ല; ഇത്തരത്തിലുള്ള കീഴാളവൽക്കരണം ദൈവശാസ്ത്രത്തെ എല്ലാക്കാലത്തും മേലാളരുടെ ശുശ്രൂഷാമനോഭാവത്തിന്റെ അനുബന്ധമാക്കിമാറ്റുമെന്നും നവഭൗതികവാദ ദൈവശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു. അതുകൊണ്ടു്, പിന്നിട്ട ദൈവശാസ്ത്രധാരകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു് ഒരു ‘ന്യൂനോർമൽ’ ദൈവശാസ്ത്രധാര നിർമ്മിച്ചെടുക്കാനാണു് നവഭൗതികവാദം ശ്രമിക്കുന്നതു്. പുരോഹിത-അൽമായ/സ്ത്രീ-പുരുഷ/സെക്കുലർ-സേക്ക്രട്ട് ശ്രേണീബദ്ധത ഉള്ളിൽനിന്നും ചോദ്യം ചെയ്യാനാവാതെ വിമോചന ദൈവശാസ്ത്രധാര പിൽക്കാലത്തു് മദ്ധ്യവർഗ്ഗം കൈയ്യടക്കുകയാണുണ്ടായതു്. മതാധികാരവും രാഷ്ട്രീയാധികാരവും കൈയ്യടക്കിവച്ചിരിക്കുന്ന പോപ്പിന്റെ കേന്ദ്രീകൃത അധികാരത്തെ ചോദ്യം ചെയ്ത വിമോചന ദൈവശാസ്ത്രജ്ഞന്മാരാകട്ടെ സഭയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. നവഭൗതികവാദകാലത്തു് ക്രൈസ്തവ ദൈവശാസ്ത്രം രീതിശാസ്ത്രപരമായ പൊളിച്ചെഴുത്തിനു് വിധേയമാകുന്നു. അതിലേറ്റവും പ്രധാനം ദൈവവും ലോകവും ആത്മീയതയും ഭൗതികതയും സേക്ക്രട്ടും സെക്കുലറും ഒക്കെത്തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതെയാകുന്നുവെന്നതാണു്. ഇവിടെ, ഭൗതികത ആത്മീയതയുടെ വിരുദ്ധ-അപരത്വമോ വീണ്ടെടുക്കാനുള്ള ഓബ്ജക്ടോ അല്ല; പ്രത്യുത, ജീവന്റെ ആകെത്തുകയാണു്—ജീവൻ തന്നെയാണു്. ദൈവവും മനുഷ്യനും പ്രപഞ്ചവുമെല്ലാം ഇവിടെ ജീവന്റെ സമതലത്തിലാണു്. സർവ്വാതിശായിയായ ദൈവം സമഗ്രാധിപത്യ സാമൂഹിക ക്രമത്തിന്റെ ഉറവിടമാണെന്നുള്ള ചിന്ത ഇവിടെ നിഷേധിക്കപ്പെടുകയാണു്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ഉണ്മാവ്യത്യാസത്തെ (Ontological difference) നിഷേധിച്ചുകൊണ്ടുള്ള ഈ ബദൽ ദൈവികത, ജീവൻ (Life) എന്ന ബന്ധങ്ങളുടെ ജൈവാവസ്ഥയെ (Ecology of Relations) വെളിപ്പെടുത്തുന്നു. ഈ ദൈവികത അല്ലെങ്കിൽ ജൈവീകത ഒരേസമയം തന്നെ അന്തഃസ്ഥിതവും (Immanent) പരിവർത്തനോന്മുഖവും (transformative) പരസംക്രമണത്തിന്റെതുമാണു് (becoming). അതുകൊണ്ടുതന്നെ, നവഭൗതിക ദൈവീകത, ഒരു അന്തഃസ്തിതമായ രാഷ്ട്രീയ അനുഭവമാണു്. ഈ ബദൽ ദൈവീകത ആധിപത്യഘടനകളെ പൊളിച്ചെഴുതുകയും ബഹുസ്വരാത്മക ജനാധിപത്യ പ്രക്രിയയെ നിരന്തരം പരിപോഷിപ്പിക്കുകയും ചെയ്യും. നവഭൗതികവാദത്തിന്റെ ജ്ഞാനാടിത്തറയിൽ ക്രൈസ്തവ ദൈവശാസ്ത്രത്തെ പുനരാവിഷ്ക്കരിക്കാൻ സ്ലാവൊയ് സിസെക് ആശ്രയിക്കുന്നതു് ജഢധാരണ (incarnation) സിദ്ധാന്തത്തെയാണു്. ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ ജഢധാരണം പാപങ്ങളുടെ പരിഹാരാർത്ഥമാണെന്നാണു് പരമ്പരാഗത ദൈവശാസ്ത്രം പഠിപ്പിക്കുന്നതെങ്കിൽ സിസെക്കിനെ സംബന്ധിച്ചടത്തോളം അതു് ഭൗതികതയുടെ യാഥാർത്ഥ്യത്തെയും വിമോചനാത്മകതയെയും വ്യക്തമാക്കുന്ന ഒന്നാണു്. ദൈവത്തിന്റെ ജഢധാരണ തികച്ചും ഭൗതികവും അതുകൊണ്ടുതന്നെ രാഷ്ട്രീയപരവുമായ നിലപാടിന്റെ വ്യക്തമാക്കലാണു്. ജഢധാരണത്തിലൂടെ ദൈവം സർവ്വാധിശായിത്വത്തിന്റെ പരിരക്ഷ ഉരിഞ്ഞുകളയുകയും ലോകത്തിന്റെ സാധ്യതകളിലേക്കു് ഊളിയിടുകയും ചെയ്യുന്നുവെന്നു് സിസെക് വ്യക്തമാക്കി.[10] ക്രൂശുമരണവും അതു തന്നെയാണു് അടിവരയിടുന്നതു്. മനുഷ്യവിമോചനത്തിന്റെ സാധ്യത മുകളിലെവിടെയോ പൊട്ടിപ്പുറപ്പെടാനിരിക്കുന്ന ഒന്നല്ല; മറിച്ചു്, അതു് ദുർബല മനുഷ്യന്റെ ദൈനംദിന പ്രതിരോധങ്ങളിലും അതിജീവനങ്ങളിലും ഉടലെടുക്കുന്ന ഒന്നാണു്. ക്രൂശിന്റെ രാഷ്ട്രീയം (Cross as the fulcrum of politics) എന്നാണു് ജോർജിയോ അഗംബൻ ഇതിനെ വിളിക്കുന്നതു്. കേന്ദ്രീകൃതാധികാരം മനുഷ്യാവസ്ഥയെ ചിതറിക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ രാഷ്ട്രീയ ഇരയുടെ ഭൗതികശരീരം സ്വയം ഏറ്റെടുത്ത ക്രിസ്തു പ്രതിരോധത്തിന്റെ സർഗ്ഗാത്മക രാഷ്ട്രീയമാണു് വെളിപ്പെടുത്തുന്നതെന്നു് അഗംബൻ പറയുന്നു. ജനനത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും ഇടനാഴികളിലൂടെ കടന്നുപോകുന്ന ക്രിസ്തു ചിതറിക്കപ്പെട്ടവന്റെ ജൈവശരീരത്തിന്റെ നൊമ്പരവും അനിശ്ചിതത്വവും സങ്കീർണ്ണതകളും മാത്രമല്ല; ബഹുത്വമാർന്ന സാധ്യതകളും ഒടുങ്ങാത്ത പ്രതീക്ഷകളുമാണു് അവശേഷിപ്പിക്കുന്നതു്. സാമൂഹ്യബന്ധങ്ങളിലെ സൂക്ഷ്മയിടങ്ങളിൽ പോലും കടന്നുകയറിയിരിക്കുന്ന ആധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും കാമനകളെ അതേ സൂക്ഷ്മയിടങ്ങളിൽ വച്ചുതന്നെ ചെറുക്കുന്ന സർഗ്ഗാത്മക ചോദനകളായി, പ്രേരണകളായി, രാഷ്ട്രീയ ഇച്ഛകളായി ക്രൂശിതന്റെ സർഗ്ഗാത്മക രാഷ്ട്രീയം മാറുകയാണിവിടെ. പ്രത്യക്ഷവും പരോക്ഷവുമായ സംഘാതശരീരങ്ങളെ (Assemblages) ജനാധിപത്യപരമായി നിരന്തരം പുനർനിർണ്ണയിക്കുന്ന ഉണ്മാരാഷ്ട്രീയമായി ദൈവശാസ്ത്രം ഇവിടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു. കുറിപ്പുകൾ [1] Slavoj Zizek, Pandemic! COVID 19 Shakes the World (New York: OR Books, 2020). [2] Joerg Rieger and Edward Waggoner, eds. Religious Experiences and New Materialism: Movement Matters (New York: Palgrave Macmillan, 2016). [3] Dolphijn and Iris van der Tuin, eds. New Materialism: Interviews and Cartographics (Ann Arbor, MI: Open Humanities Press, 2012). [4] Diana Coole and Samantha Frost, eds., New Materialisms: Ontology, Agency and Politics (Durham, NC: Duke University Press, 2010). [5] നവഭൗതികവാദം എന്ന പേരു് തന്നെ നിർദ്ദേശിക്കുന്നതു് റോസി ബ്രെയ്ഡോറ്റിയെപ്പോലുള്ള ഉത്തരാധുനിക ഫെമിനിസ്റ്റുകളാണു്. [6] Giorgio Agamben, Humo Sacer: Sovereign Power and Bare Life (Stanford: Stanford University Press, 1998). [7] പ്രൊഫ. ബി. രാജീവൻ, കീഴാള മാർക്സിസവും കീഴാള ജനാധിപത്യവും (കോഴിക്കോടു്: പുസ്തക പ്രസാധക സംഘം, 2020). [8] Jeorg Rieger, Christ and Empire: From Paul to Postcolonial Times (Minneapolis: Fortess Press, 2007). [9] Giorgio Agamben, The Church and the Kingdom (London: Seagull Books, 2012). [10] Slavoj Zizek and John Milbank, The Monstrocity of Christ: Paradox or Dialectic (Cambridge: MIT Press, 2009). എന്നാൽ ഇവിടെയും ദുർബലത മേലാളന്മാരുടെ ഔദാര്യമാണെന്ന ചിന്ത ധ്വനിപ്പിക്കുന്നുവെന്നും അതുതന്നെയല്ല; ഇത്തരത്തിലുള്ള കീഴാളവൽക്കരണം ദൈവശാസ്ത്രത്തെ എല്ലാക്കാലത്തും മേലാളരുടെ ശുശ്രൂഷാമനോഭാവത്തിന്റെ അനുബന്ധമാക്കിമാറ്റുമെന്നും നവഭൗതികവാദ ദൈവശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു. അതുകൊണ്ടു്, പിന്നിട്ട ദൈവശാസ്ത്രധാരകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു് ഒരു ‘ന്യൂനോർമൽ’ ദൈവശാസ്ത്രധാര നിർമ്മിച്ചെടുക്കാനാണു് നവഭൗതികവാദം ശ്രമിക്കുന്നതു്. നവഭൗതികവാദകാലത്തെ ദൈവശാസ്ത്രത്തിനു് സംഭവിക്കുന്ന കാതലായ മാറ്റം അതിന്റെ ജൈവകേന്ദ്രീകൃതത്വമാണു്. ജീവൻ (Life) എന്ന ഭൗതിക-രാഷ്ട്രീയ ഘടനയിൽ നിന്നും അന്യമായി ദൈവത്തെയോ മനുഷ്യനെയോ മറ്റേതൊരു ജീവാവസ്ഥയെയോ കാണാനാവില്ലായെന്ന ചിന്ത ഇവിടെ പ്രബലമാണു്. ഏതൊരു ജീവാവസ്ഥയുമിവിടെ വൈവിധ്യമായ ബന്ധങ്ങളിൽ (multiplicities) കണ്ണിചേർക്കപ്പെടുകയും അതു് നൈരന്തര്യങ്ങളുടെയും (repititons) വ്യതിരിക്തതകളുയൈും (differences) പരസംക്രമണത്തിന്റെയും (becoming) സൂക്ഷ്മാനുഭവമായി തിരിച്ചറിയുകയും ചെയ്യുന്നു. ദൈവം, മനുഷ്യൻ, പ്രകൃതി, സമൂഹം, രക്ഷ തുടങ്ങിയ ഒട്ടേറെ അനന്യതകളെ ജൈവശരീരത്തിന്റെ നൈരന്തര്യങ്ങളായി തിരിച്ചറിയുന്ന പുതിയ കാലം ദൈവശാസ്ത്രത്തിന്റെ അഴിച്ചുപണിയുടെ കാലമാണു്. അത്തരം അഴിച്ചുപണികൾക്ക് (അതു് മനുഷ്യാസ്തിത്വത്തിന്റെയായാലും സാമൂഹ്യഘടനയുടെതായാലും) സഹായകരമല്ലെങ്കിൽ ദൈവശാസ്ത്രം കേവലം നിശ്ചലമായ ആചാരാനുഷ്ഠാനങ്ങളുടെയും ചേതനയറ്റ ലിറ്റർജികളുടെയും ജഢപൂജ (Necrolatry) മാത്രമായി മാറുമെന്നുള്ള ഫാ. സെബാസ്റ്റ്യൻ കാപ്പന്റെ മുന്നറിയിപ്പു് പ്രധാനമാണു്. അതുകൊണ്ടു് തന്നെയാണു് നവഭൗതികവാദം സമകാലിക ദൈവശാസ്ത്രത്തിനു് പുതിയ പ്രതീക്ഷകളും ഉണർവ്വുകളും നൽകുന്നുവെന്നു് പറയുന്നതിന്റെ കാരണവും. ഉപസംഹാരം Pandemic! COVID 19 Shakes the world എന്ന ഗ്രന്ഥത്തിൽ സിസെക്ക് പറയുന്ന ‘ന്യൂനോർമൽ’ വർത്തമാനകാലം നവഭൗതികവാദത്തിന്റെ അനുഭവകാലമാണു്. മൂലധനാധിഷ്ഠിത ക്രമങ്ങളുടെ അപര്യാപ്തതയും പരാജയവും അതിദാരുണമായി വെളിപ്പെടുന്ന ഈ കോവിഡ് കാലം നവകമ്മ്യൂണിസത്തിന്റെ കാലമാണു് ആവശ്യപ്പെടുന്നതെന്നു് സിസെക്ക് വാദിക്കുന്നു. ഉൽപ്പാദനവും വിതരണവും കമ്പോളത്തിന്റെ പിടിയിൽ നിന്നും വിമോചിപ്പിക്കുക മാത്രമല്ല സർവ്വാതിശായിയായ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെയും ആധിപത്യ മതബോധ്യത്തിന്റെയും പിടിയിൽ നിന്നു് ജനാധിപത്യത്തെ തിരിച്ചുപിടിക്കുകകൂടിയാണു്. പരസ്പരാശ്രയത്വത്തിന്റെയും കൂട്ടായ്മയുടെയും ആഗോളക്രമങ്ങൾ രൂപപ്പെടുത്തുകയെന്നതാണു്. അതിന്റെ പ്രദേശിക പ്രതിഫലനങ്ങളും ആഖ്യാനങ്ങളും മൂലധനാധിഷ്ഠിത ആഗോളക്രമത്തിനു് പ്രതിരോധങ്ങൾ തീർക്കും. അത്തരം സർഗ്ഗാത്മക പ്രതിരോധങ്ങൾ കലയായും കവിതയായും എഴുത്തായും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനമായും ബദൽ വിശ്വാസധാരയായും സമൂഹത്തിൽ അനുരണനങ്ങൾ സൃഷ്ടിക്കും. പ്രൊഫ. സുനിൽ പി. ഇളയിടം ഓർമ്മിപ്പിക്കുന്നതുപോലെ ‘സാമൂഹിക ബന്ധങ്ങളുടെ സമുച്ചയം’ (Ensemble of Social Relations) എന്ന മാർക്സിയൻ രീതിയിലേക്കുള്ള മടങ്ങിവരവിന്റെ കാലമാണിതു്. അതു് ഒരേസമയം ഭൗതികവും അന്തഃസ്തിതവും രാഷ്ട്രീയപരവുമാണു്. അതുകൊണ്ടുതന്നെയാണു് നവഭൗതികവാദം കോവിഡാനന്തര കാലഘട്ടത്തിലെ മതവും രാഷ്ട്രീയവും ദൈവശാസ്ത്രവും നിർണ്ണയിക്കുമെന്നു് പറയുന്നതും. (ഈ ലേഖനത്തിന്റെ ആദ്യഭാഗം പച്ചക്കുതിര, 2020 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചതാണു്.) വൈ. ടി. വിനയരാജ് ഫാ. ഡോ. വൈ. ടി. വിനയരാജ് കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരിയിലും, ഫെഡറേറ്റഡ് ഫാക്കൽറ്റി ഫോർ റിസേർച്ച് ഇൻ റിലിജിയൻ ആന്റ് സൊസൈറ്റിയിലും ദൈവശാസ്ത്ര അദ്ധ്യാപകനാണു്. ഷിക്കാഗോ ലൂഥറൻ സ്കൂൾ ഓഫ് തിയോളജിയിൽ നിന്നും പൊളിറ്റിക്കൽ ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ടു്. മുഖ്യ കൃതികൾ: Intercessions: Theology, Liturgy and Poilitics (2016); Dalit Theology after Continental Philosophy (2016); Theology after Spivak (2016); Empire, Multitude and the Church: Theology after Hardt and Negri (2017); Church and Empire: Detailing Theological Musings (2019); Faith in the Age of Empire (2020) and Political Theology in Transition (2020). (ചിത്രങ്ങൾക്കു് വിക്കിപ്പീഡിയോടു് കടപ്പാടു്.) Colophon Title: Mathavum Rashtreeyavum Varththamanakalaththu (ml: മതവും രാഷ്ട്രീയവും വർത്തമാനകാലത്തു്). Author(s): Y. T. Vinayaraj. First publication details: Sayahna Foundation; Trivandrum, Kerala; 2020-11-26. Deafult language: ml, Malayalam. Keywords: Article, Y. T. Vinayaraj, Mathavum Rashtreeyavum Varththamanakalaththu, വൈ. ടി. വിനയരാജ്, മതവും രാഷ്ട്രീയവും വർത്തമാനകാലത്തു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: October 21, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: Beacon of Hope, Belfast, a photograph by Alexey Komarov . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
പനാജി: ശ്രദ്ധാ കൊലപാതകക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയുടെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. ദക്ഷിണ ഗോവയിലെ കർച്ചോരം ടൗണിലാണ് അഫ്താബിന്റെ കോലം കത്തിച്ച് പ്രതിഷേധം നടന്നത്. ... വഴക്കിട്ടപ്പോൾ ദേഷ്യം വന്നു;കഴുത്ത് ഞെരിച്ച് കൊന്നു; ശ്രദ്ധയുടെ കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അഫ്താബ്; കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും മൊഴി ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തുമ്പോൾ വലിയ തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി അഫ്താബ് പൂനെവാല. ശ്രദ്ധ കൊല്ലപ്പെട്ട മെയ് 18 ന് രാത്രി വലിയ ... കാമുകിയുടെ കുഞ്ഞിനെ അടുപ്പിൽ വെച്ച് പൊള്ളിച്ച് കൊലപ്പെടുത്തി; പ്രതിക്ക് പിറന്നാൾ സമ്മാനമായി വധശിക്ഷ ഒക്ലഹോമ : കാമുകിയുടെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയയാൾക്ക് 63-ാം പിറന്നാൾ ദിനത്തിൽ വധശിക്ഷ നടപ്പിലാക്കി. ഒക്ലഹോമയിലാണ് സംഭവം. കാമുകിയുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇയാൾ ... ലഹരി വിമോചന കേന്ദ്രത്തിൽ സഹവാസിയെ പൂച്ചെട്ടി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; 25-കാരൻ പിടിയിൽ തിരുവനന്തപുരം: ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലിരുന്ന ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. 25-കാരനായ കൊല്ലം പരവൂർ സ്വദേശി എസ്. ബിജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളനാട് ... അഫ്താബിന്റേത് മാനസികവൈകൃതമോ?പരിശോധിച്ച് ഉറപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം;സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കും ന്യൂഡൽഹി: ലിംവിഗ് ടു ഗെതർ പാർട്ടണറെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയ സംഭവത്തിൽ അഫ്താബിനെ സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. കൊലപാതകത്തിന്റെ രീതിയും പ്രതിയുടെ ... നിർബന്ധിത മതപരിവർത്തന ശ്രമം ചെറുത്തു; ഹിന്ദു പെൺകുട്ടിയെ ഫ്‌ളാറ്റിന് മുകളിൽ നിന്നും തള്ളിയിട്ടു കൊന്നു ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ശ്രമം ചെറുത്ത പെൺകുട്ടിയെ ഫ്‌ളാറ്റിന് മുകളിൽ നിന്നും യുവാവ് തള്ളിയിട്ട് കൊലപ്പെടുത്തി. ലക്‌നൗവിലാണ് സംഭവം. ദുബഗ്ഗ സ്വദേശി മുഹമ്മദ് സൂഫിയാനാണ് പെൺകുട്ടിയെ ... പഴങ്ങൾ വെട്ടിനുറുക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ട് അഫ്താബ്; ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പിന്നാലെ ചികിത്സ തേടിയത് പഴങ്ങൾ മുറിച്ചപ്പോഴുണ്ടായ മുറിവിനെന്ന പേരിൽ ന്യൂഡൽഹി: ശ്രദ്ധ കൊല്ലപ്പെട്ട അതേ മാസത്തിൽ തന്നെ ശരീരത്തിലേറ്റ മുറിവിന് അഫ്താബ് അമീൻ പൂനവാലെ ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടർ. മെയ് മാസത്തിലാണ് കയ്യിലേറ്റ മുറിവിന് ചികിത്സ ... വിവാഹിതയായ യുവതിയുമായി അടുപ്പം; ഒടുവിൽ അവളെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ജയിൽ വാസം ഭയന്ന് ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിലൂടെ കൊൽക്കത്ത: ഡൽഹിയിൽ നടന്ന ശ്രദ്ധാ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. അത്യധികം പൈശാചികമായി അഫ്താബ് അമീൻ എന്ന യുവാവ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങൾ ... ശ്രദ്ധ മോഡൽ കൊലപാതകം വീണ്ടും ; യുപിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം 5 കഷണങ്ങളാക്കി കിണറ്റിൽ ഉപേക്ഷിച്ചു, തല കണ്ടെത്താനായില്ല ലക്നൗ : ഡൽഹിയിലെ ശ്രദ്ധ വധക്കേസിന് സമാനമായ കേസ് യുപിയിലും . അസംഗഢിലെ അഹിരോള പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് പാട്ടി ഗ്രാമത്തിലെ വഴിയരികിലെ കിണറ്റിൽ നിന്നാണ് ... മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു ; ഈ ആളുകൾക്ക് എല്ലാ നിയമ സഹായവും ലഭിക്കാറുണ്ടെന്ന് മുൻ ഡിജിപി നിർമൽ കൗർ ന്യൂഡൽഹി : മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു എന്ന് വിരമിച്ച ജാർഖണ്ഡ് ഡിജിപി നിർമൽ കൗർ . ശ്രദ്ധ വാക്കറിനെ ക്രൂരമായി കൊലപ്പെടുത്തിയ ... അവളെ കഴുത്ത് ഞെരിച്ച് കൊല്ലാനും, വെട്ടിമുറിക്കാനും എളുപ്പമായിരുന്നു;മൃതദേഹം കളയാനായിരുന്നു ബുദ്ധിമുട്ട്; അഫ്താബിന്റെ ഡേറ്റിംഗ് ആപ്പ് കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ശ്രദ്ധയെ കൊന്നതിന് ശേഷവും പലരുമായും ശാരീരികബന്ധത്തിലേർപ്പെട്ടു ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പാർട്‌നർ ശ്രദ്ധയെ കാമുകനായ അമീൻ പൂനവാല കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചോദ്യം ചെയ്യലിനിടെ പ്രതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ... മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഒളിവിൽ; സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു വർഷം-Sanjith murder പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരുവർഷം. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെ ഇപ്പോഴും ... പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഓടയിൽ തള്ളി; നാല് വർഷത്തിന് ശേഷം പ്രതി പിടിയിൽ ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തിയ മനുഷ്യക്കടത്തുകാരൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഗുംല സ്വദേശിയായ ശാലു ടോപ്‌നോയാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് നാല് വർഷത്തിന് ശേഷമാണ് അറസ്റ്റ് ... ഫേസ്ബുക്ക് കാമുകനെ ഒരു നോക്ക് കാണാനായി കാതങ്ങൾ താണ്ടി ചെന്നു; കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് യുവാവ്;മുഹമ്മദ് ഷെഹ്‌സാദിന്റെ സുഹൃത്തുക്കളും പിടിയിൽ ലക്‌നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കൊലപ്പെടുത്തി യുവാവ്.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷെഹ്‌സാദിനെ പോലീസ് പിടികൂടി. കാമുകനെ കാണാൻ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെത്തിയതായിരുന്നു യുവതി. ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ ... ഡോ. കൃഷ്ണമൂർത്തിയുടെ മരണം കൊലപാതകം?; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയെ കണ്ട് മകൾ; നിവേദനം നൽകി കാസർകോട്: ബദിയടുക്കയിലെ പ്രഗത്ഭ ദന്തരോഗ വിദഗ്ദ്ധൻ ഡോ. കൃഷ്ണമൂർത്തിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇതുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയ്ക്ക് ... പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ പോയ പ്രതി ഷാഹിദ് അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ഒളിച്ചു കഴിയുന്നതിനിടെ- praveen nettaru murder ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ബെല്ലാരി സ്വദേശി ഷാഹിദാണ് അറസ്റ്റിലായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എൻഐഎയാണ് ... ഗർഭസ്ഥശിശുവിനെ സ്വന്തമാക്കാൻ ഗർഭിണിയെ ഗർഭപാത്രം മുറിച്ച് കൊലപ്പെടുത്തി; യുവതിക്ക് വധശിക്ഷ ടെക്‌സസ്: ഗർഭസ്ഥ ശിശുവിനെ സ്വന്തമാക്കുന്നതിന് വേണ്ടി ഗർഭിണിയെ കൊലപ്പെടുത്തിയ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു. ടെക്‌സസിലെ ന്യൂബോസ്റ്റണിലാണ് സംഭവം. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ടെയ്‌ലർ പാർക്കർ എന്ന ... പ്രണയപക; കാമുകിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്ത് കൊന്നു; ; വഞ്ചനയ്‌ക്കുള്ള ശിക്ഷയെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ ഭോപ്പാൽ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് കാമുകിയെ കഴുത്ത് അറുത്ത് കൊന്ന് യുവാവ്. മദ്ധ്യപ്രദേശിലെ ജബൽപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ... ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാൻ ഭീഷണി; ശ്രീനിവാസൻ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സുരക്ഷ വർദ്ധിപ്പിച്ചു; അന്വേഷണം സൈബർ പോലീസിന് കൈമാറി പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയ്ക്ക് വധഭീഷണി. ഡിവൈഎസ്പിയ്ക്ക് വധഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. നവംബർ ആറിനാണ് ... മദ്യലഹരിയിൽ മക്കളെ മർദ്ദിച്ചു; കണ്ടുനിന്ന അച്ഛൻ വാക്കത്തി വീശി; മകൻ മരിച്ചു ഇടുക്കി : ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. മൂക്കനോലിൽ ജനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയിൽ വീട്ടിലെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പിതാവ് ... വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവാവ് നോയിഡ: വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി യുവാവ്. .ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് മീററ്റ് സ്വദേശി ഗൗരവ് പിടിയിലായി. ... കാമുകൻ നൽകിയ ജ്യൂസ് കുടിച്ചു; 19 കാരിക്ക് ദാരുണാന്ത്യം; സ്ലോ പോയ്‌സൺ ചേർത്തിട്ടുണ്ടെന്ന് കുടുംബം ചെന്നൈ: കാമുകൻ നൽകിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള, വാവറ ... വിവാഹത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറ്റി അക്രമം; നാല് പേർ കൊല്ലപ്പെട്ടു മാഡ്രിഡ് : വിവാഹ സത്കാരത്തിനിടെ ഉണ്ടായ വഴക്കിനെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടു. സ്‌പെയ്‌നിലെ മാഡ്രിഡിലാണ് സംഭവം. വിവാഹ സത്കാരം നടക്കുന്ന സ്ഥലത്തേക്ക് ഒരാൾ കാറിടിച്ച് കയറ്റുകയായിരുന്നു. ... ഉറങ്ങി കിടന്ന അമ്മയെയും ബന്ധുക്കളെയും വെട്ടി കൊലപ്പെടുത്തി കിണറ്റിൽ താഴ്‌ത്തി 17-കാരൻ; കുട്ടി കുറ്റാന്വേഷണ പരിപാടികൾക്ക് അടിമ ; അന്വേഷണം ആരംഭിച്ച് പോലീസ് അഗർത്തല: ഉറങ്ങി കിടന്ന കുടുംബാംഗങ്ങളെ കോടാലിയ്ക്ക് വെട്ടി കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി 17-കാരൻ. ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിൽ 17-കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ...
പ്രഭാപൂരിതമായ അവസ്ഥകൾക്ക് പലപ്പോഴും ഒരു മറുപുറം ഉണ്ടാവും. ഗൾഫ് പട്ടണങ്ങളുടെ ഓരങ്ങളിലായി അത്രയൊന്നും തിളക്കമില്ലാത്ത സ്ഥലങ്ങളും ജീവിതങ്ങളും കാണാനാവും. ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങും. അവയൊക്കെ ബുർജ് ഖലിഫയുടെയോ പാം ജുമൈറയുടെയോ നിഴലുപോലും വീഴാത്ത പ്രദേശങ്ങളാണ്. ഇത്തരം സാമൂഹ്യതലങ്ങളെ വളരെ കാല്പനികമായി സമീപിക്കുന്ന ഒരു പൊതുബോധം മലയാളഭാവുകത്വത്തിൽ നിലനിൽക്കുന്നുണ്ടെന്ന് തോന്നും. 'ആടുജീവിത'ത്തിന് ലഭിച്ച അഭൂതപൂർവ്വമായ സ്വീകാര്യത ഇതിന് തെളിവുതരും, പണ്ട് 'ഓടയിൽനിന്നി'ന് ലഭിച്ചപോലെ... ദുബായ് പട്ടണം വിട്ട് സഞ്ചരിച്ച് തുടങ്ങുമ്പോൾ റോഡരികിൽ പകിട്ടൊന്നുമില്ലാത്ത കടകളും മറ്റും കാണാൻ തുടങ്ങും ഞങ്ങൾ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയിലായിരുന്നു. യു. എ. യിയുടെ വടക്കുകിഴക്ക് അറ്റം ഫുജൈറ എമിറേറ്റിൽപ്പെട്ട ഡിബ്ബ എന്ന സ്ഥലമാണ്. അതിനപ്പുറം ഒമാന്റെ ഭാഗമായ മുസന്റമാണ്. മുഖ്യ ഒമാനിൽ നിന്നും വിട്ടുമാറികിടക്കുന്ന ഒരു പ്രദേശമാണ് മുസന്റം. ഒമാനും മുസന്റത്തിനും ഇടയിലായാണ് യു. എ. യിയുടെ കിഴക്കൻ എമിറേറ്റുകൾ സ്ഥിതിചെയ്യുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ മുസന്റം ഗൾഫ് മേഖലയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് - ഇവിടെയാണ്‌ ഹോർമുസ് കടലിടുക്ക്. മറുഭാഗത്ത് ഇറാനും ഇപ്പുറത്ത് മുസന്റവും. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ് തുടങ്ങിയ, മേഖലയിലെ പല പ്രമുഖ സ്ഥലങ്ങളിലേയ്ക്കും കപ്പലുകൾള്ള ഏക പ്രവേശനകവാടമാണ് ഹോർമുസ് കടലിടുക്ക്. കിഴക്കൻ എമിറേറ്റുകളിലേയ്ക്കുള്ള പാത ഗൾഫിലുള്ളവർക്ക് 'മസാഫി' എന്ന പേരിലുള്ള കുപ്പിവെള്ളം സുപരിചിതമാണ്. ഇവിടങ്ങളിലെ ഏത് പീടികയിലും അത് ലഭ്യമാണ്. പക്ഷേ മസാഫി എന്നത് ഒരു സ്ഥലമാണെന്ന കാര്യം യു. എ. യിക്ക് പുറത്തുള്ള അധികംപേർക്ക് അറിയാമെന്ന് തോന്നുന്നില്ല. ദുബായ്, ഷാർജ ഭാഗത്ത് നിന്നും കിഴക്കൻ എമിറേറ്റുകളിലേയ്ക്ക് യാത്രചെയ്യുമ്പോൾ മദ്ധ്യത്തിലായുള്ള ഒരിടത്താവളമാണ് മസാഫി പ്രദേശം. 'മസാഫി' കുപ്പിവെള്ളം പ്ലാന്റ് റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലായി കിടക്കുന്ന മസാഫി എല്ലാക്കാലത്തും യാത്രികരുടെ ഒരു വിശ്രമതാവളമായിരുന്നു. നീരുറവകളുള്ളതുകൊണ്ടുതന്നെ, വടക്കുകിഴക്കൻ ഗൾഫ് പെനിൻസുലയിലേയ്ക്കുള്ള യാത്രയിൽ, ഇന്നത്തെ വലിയ പാതകൾ വരുന്നതിനു മുൻപ്, ഒട്ടകങ്ങൾക്കും വാഹനങ്ങൾക്കുമൊക്കെ ഇടത്താവളമൊരുക്കിയിരുന്ന പ്രദേശമാണ് മസാഫി. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമെന്ന നിലയ്ക്കാണല്ലോ ഈ ആധുനിക ജല സംസ്കരണ/വിതരണ സ്ഥാപനത്തെയും കാണാനാവുക. എന്നാൽ അത് മാത്രമല്ല മസാഫിയുടെ പ്രത്യേകത - ഇവിടുത്തെ വഴിയോര പഴം, പച്ചക്കറി ചന്തയും പ്രശസ്തമാണ്. മസാഫിയിലെ വഴിയോര ചന്ത ഇതുവഴി കടന്നുപോകുന്നവരാരും ഈ വാണിഭതെരുവിൽ വണ്ടി നിർത്താതിരിക്കുന്നില്ല. സമീപപ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്നും വരുന്ന പച്ചകറികളും പഴങ്ങളും മാത്രമല്ല പലവിധ അലങ്കാരസസ്യങ്ങളുടെ നേഴ്സറികളും ഇവിടെ കാണുകയുണ്ടായി. ഞങ്ങളും ഇറങ്ങി. ഒപ്പമുണ്ടായിരുന്ന ദുബായ് നിവാസികളായ ബന്ധുക്കൾ പഴങ്ങളും പച്ചക്കറികളും മാത്രമല്ല ഫ്ലാറ്റിലേയ്ക്ക് ആവശ്യമായതും സമ്മാനങ്ങൾ നൽകാനുള്ളതുമായ കുറേ ചെടികളും വാങ്ങി വണ്ടികളുടെ ബൂട്ടുകളിൽ നിറച്ചു. മസാഫി ചന്ത - മറ്റൊരു കാഴ്ച മസാഫിയിൽ നിന്നും ഡിബ്ബയിലേയ്ക്ക് യാത്ര തുടർന്നു. ഇനിയുള്ള സഞ്ചാരം മുഴുവൻ, ഗൾഫ്‌ മേഖലയിലെ വ്യതിരക്തമായ ഒരു ഭൂപ്രദേശത്തുകൂടിയാണ്. ഈ വ്യത്യസ്ഥതയ്ക്ക് നിദാനം ഹജാർ മലനിരകളാണ്‌. പച്ചമലകളുടെ വൈവിധ്യഭാവങ്ങൾ പരിചിതമായ മലയാളിക്ക് ഈ കൽമലകൾ തികച്ചും പുതിയ കാഴ്ചാനുഭവമാണ് നൽകുക. പീതനിമ്നോന്നമായ മലനിരകൾ നീലാകാശത്തിന് താഴെ വിശാലമായ ക്യാൻവാസിൽ വരയപ്പെട്ട, വാഹനം ഓടുന്നതിനനുസരിച്ച് വിവിധരൂപങ്ങൾ ആവാഹിക്കുന്ന, അപൂർവ്വചിത്രം പോലെ കാണാം. ഹജാർ മലയുടെ ഭാഗം അറേബ്യൻ പെനിൻസുലയുടെ വടക്കൻ അറ്റമായ മുസന്റം മുതൽ യു. എ. യിയുടെ ഈ ഭാഗത്തുകൂടി കടന്ന് ഒമാന്റെ കിഴക്കൻ മുനമ്പുവരെ നീണ്ടു കിടക്കുന്ന ചുണ്ണാമ്പുകൽ മലനിരയാണ് ഹജാർ. മഴകൾക്ക് ശേഷം ഉണ്ടായിവരുന്ന വാഡി എന്ന പേരിലറിയപ്പെടുന്ന നദികൾ ഈ മലകളുടെ പ്രത്യേകതയാണ്. പ്രശസ്തമായ ഒരുപാട് വാഡികൾ ഹജാർ മലനിരകളെ സമ്പുഷ്ടമാക്കുന്നു. ഹജാർ മലനിര - മറ്റൊരു കാഴ്ച സസ്യ, പക്ഷി, മൃഗാദികളുടെ വലിയ വൈവിധ്യങ്ങൾ സാധാരണ നിലയ്ക്ക് ദൃശ്യമല്ലാത്ത അറേബ്യൻ മരുഭൂമിക്ക് വ്യത്യസ്തമായി ഉദാഹരിക്കാനാവുന്ന ഒരു ഭൂപ്രദേശം കൂടിയാണ് ഈ മലനിര. അനേകം വർഗ്ഗങ്ങളിൽപ്പെട്ട ജീവജാലങ്ങളുടെ ആവാസസ്ഥലമാണെങ്കിലും അറേബ്യൻ വരയാടുകളെ (Arabian Tahr) കുറിച്ച് പറയാൻ നമുക്ക് താല്പര്യം കൂടുതലുണ്ടാവും, ഇരവികുളത്തെയും അഗസ്ത്യകൂടത്തിലെയും നമ്മുടെ സ്വന്തം നീലഗിരി വരയാടുകളെ (Nilgiri Tahr) കുറിച്ച് ഓർക്കുമ്പോൾ. ഒരുകാലത്ത് അറേബ്യൻ മലനിരകളിൽ വിഹരിച്ചിരുന്ന അറേബ്യൻ പുള്ളിപുലികൾക്ക് (Arabian Leopard) വന്യതയിൽ വംശനാശം സംഭവിച്ചുകഴിഞ്ഞു എന്നാണ് അനുമാനിക്കുന്നത്. എന്നാൽ മുസന്റം മേഖലയിലെ ഹജാർ മലനിരകളിൽ എതാനുമെണ്ണത്തെ ഈയടുത്ത് വീണ്ടും കണ്ടതായി ഒമാൻ സർക്കാർ അവകാശപ്പെടുന്നുണ്ട്. ഹജാർ മലനിര - മറ്റൊരു ഭാഗം ഡിബ്ബയിലെത്തുമ്പോൾ അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ തീരത്തേയ്ക്ക് കടക്കുകയാണ് നമ്മൾ. ഈ കടൽത്തീരം പേർഷ്യൻ ഉൾക്കടലിന്റെ ഭാഗമല്ല. ഹോർമുസ് കടലിടുക്കിനിപ്പുറം, അറബിക്കടലിലേയ്ക്ക്‌ തുറക്കുന്ന വിശാലവാതായനമാണിവിടം. അധികം ആൾത്തിരക്കില്ലാത്ത ഡിബ്ബയിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിരേൽക്കുന്നത് നിരത്തോരത്ത് കാണുന്ന ചില ശില്പനിർമ്മിതികളാണ്. ഡിബ്ബയുടെ നിരത്തോരങ്ങളിൽ ഇത്തരം ശില്പങ്ങൾ കാണാം ഫുജൈറ എമിറേറ്റിന്റെ ഭാഗമാണ് ഡിബ്ബ. ഫുജൈറ രണ്ടായിട്ട് ചിതറിയാണ് കിടക്കുന്നത് - ഡിബ്ബ ഭാഗവും ഫുജൈറ ഭാഗവും. ഇതിന് രണ്ടിനും ഇടയിലായി ഷാർജ എമിറേറ്റിൽപ്പെടുന്ന ഖോർഫക്കാൻ സ്ഥിതിചെയ്യുന്നു. ഡിബ്ബയുടെ തീരത്തേയ്ക്ക് കടന്നതിനു ശേഷം തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അപൂർവ്വമായ ഒരു കാഴ്ചാവിസ്മയത്തിലേയ്ക്ക് നമ്മൾ കണ്ണുതുറക്കുന്നു. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് ഉയർന്നുപോകുന്ന ഹജാർ മലനിരകളും. അതിനിടയിലൂടെ സ്വപ്നാടനത്തിലെന്നോണം ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. അറേബ്യൻ ഭൂപ്രദേശത്ത് ലഭിക്കാനാവുന്ന അസുലഭമായ ഒരു കാഴ്ചാനുഭവം തന്നെയാണത്. തീരത്തുകൂടിയുള്ള യാത്ര ഇതേ ഭൂപ്രകൃതിയാണ് ഒമാനിലും (നേരിട്ട് കണ്ടിട്ടില്ല). ഇതേ മലനിരകൾ തന്നെയാണ് അവിടേയ്ക്കും നീളുന്നത്. കടലിനും മലയ്ക്കുമിടയിലൂടെയുള്ള നിരത്തിലൂടെ സഞ്ചരിക്കുമ്പോൾ എൻ. ടി. ബാലചന്ദ്രൻ എന്ന എഴുത്തുകാരനേയും അദ്ദേഹത്തിന്റെ 'വിസ്കി' എന്ന ചെറുനോവലിനേയും ഓർത്തു ('ചിലമ്പ്' എന്ന അദ്ദേഹത്തിന്റെ നോവലിനേയും അതിനെ അധികരിച്ച് ഭരതൻ ചെയ്ത സിനിമയേയും കൂടുതൽ ആളുകൾ ഓർക്കുന്നുണ്ടാവും). ഒമാന്റെ പശ്ചാത്തലത്തിലുള്ള ആ കഥയിൽ, കൗമാരകാലത്തെ വായനയുടെ ഓർമ്മയിൽ നിന്നും മായാതെ കിടക്കുന്ന ഒരു കാർയാത്രയുടെ വിവരണമുണ്ട്. മലഞ്ചരുവിലൂടെയുള്ള യാത്ര. എയർകണ്ടിഷൻ ചെയ്ത മെഴ്സിഡസ്, റോഡിലേയ്ക്ക് വീഴുന്ന മലയുടെ നിഴൽ, കാറിനുള്ളിലെ തണുപ്പിലിരുന്ന് കാണുമ്പോൾ വെയിൽ നിലാവുപോലെ പരക്കുന്നു. ഞാനുമിപ്പോൾ ആ യാത്ര ചെയ്യുകയാണ്, കാർ മെഴ്സിഡസ് അല്ലെങ്കിലും. കടലിന്റേയും മലയുടേയും നിഴൽവീണ പാത ഒരു റോഡിന് പോകാനുള്ള അകലം വിട്ട് കടലിന് സമാന്തരമായാണ്‌ മലയും നീളുന്നത്. എന്നാൽ ചിലയിടങ്ങളിൽ മല കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്നു. അതോ ഏതോ പ്രണയകാലത്ത് കടൽ കരയെ കരവലയത്തിലാക്കിയതോ...! അങ്ങിനെ കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാറക്കുന്നിന്റെ തുരുത്താണ് സ്നൂപ്പി ദ്വീപ്. കാർട്ടൂണ്‍ കഥാപാത്രമായ സ്നൂപ്പിയുടെ ആകൃതിയുള്ളതിനാലത്രേ ഈ പേര് ലഭിച്ചത്. സ്നൂപ്പി ദ്വീപ് ഇതിനടുത്തായി കടൽത്തീരത്ത് ഏതാനും ചില ഹോട്ടലുകളുണ്ട്. ഇവിടെനിന്നും സ്നൂപ്പി ദ്വീപിലേയ്ക്ക് പോകാൻ തുഴവഞ്ചികളും മുങ്ങലുപകരണങ്ങളും മറ്റും വടയക്യ്ക്ക് ലഭിക്കുമത്രേ. ദ്വീപിന് ചുറ്റോടുമുള്ള കടലാഴങ്ങൾ വളരെ വൈവിധ്യമാർന്ന ജലജീവിതങ്ങളുടെ കേന്ദ്രംകൂടിയത്രേ. ഖോർഫക്കാൻ പോലെ അടുത്തുകിടക്കുന്ന തുറമുഖങ്ങളിൽ നിന്നുള്ള ജലമാലിന്യങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ നിന്നും പരിസ്ഥിതിസംബന്ധമായ വിചാരങ്ങൾ ഈയടുത്തായി ഉയരുന്നുമുണ്ട്. സ്നൂപ്പി ദ്വീപ് - മറ്റൊരു കാഴ്ച കടലിലൂടെ വഞ്ചിതുഴയൽ, ഡൈവിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കുള്ള ധൈര്യമോ സന്നാഹമോ ഒരിക്കലും കരുതാറില്ല. അതുകൊണ്ട് ആവഴിക്ക് ആലോചിക്കാതെ, ദൂരെനിന്ന് സ്നൂപ്പി ദ്വീപ് കണ്ട്, അതിറങ്ങിപ്പോകുന്ന നീലജലാശയത്തിലെ കടൽപ്രകൃതിയെ വിഭാവനചെയ്ത് ഞങ്ങൾ തെക്കോട്ടെയ്ക്ക് യാത്ര തുടർന്നു...
അഫ്ഗാനിസ്ഥാനില്‍ ബാമിയാന്‍ ബുദ്ധപ്രതിമ തകര്‍ത്തതും ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതും തമ്മില്‍ വലിയ അന്തരമില്ലെന്ന് 2001 മാര്‍ച്ചില്‍ ഒരു ദേശീയ ദിനപത്രത്തില്‍ ഞാന്‍ എഴുതിയിരുന്നു. അവിടെ ഒരു മുല്ലാ ഉമര്‍ ഉണ്ടെങ്കില്‍ ഇവിടെ ഒരു ഗിരിരാജ് കിഷോറും ഉണ്ടാകും. എന്റെ ലേഖനം പ്രസിദ്ധീകരിച്ചു വന്നതിന് തൊട്ടുപിന്നാലെ ഈ വിഷയത്തില്‍ ഒരു കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു സന്ദേശം എനിക്ക് ലഭിച്ചു. ബാമിയാന്‍ ബുദ്ധ പ്രതിമ തകര്‍ത്തതും ബാബരി മസ്ജിദ് തകര്‍ത്തതും ഒന്നാണെന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ അസ്വസ്ഥനാക്കി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. അങ്ങനെ ദല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടുകയും ഒരുമണിക്കൂറോളം സംസാരിക്കുകയും ചെയ്തു (സംസാരത്തിനിടയിലൊക്കെ ശ്രീ ശ്രീയുടെ വിരലുകള്‍ പഴങ്ങള്‍ നിറച്ച പാത്രത്തിലാകെ പരതി നടക്കുകയായിരുന്നു. സ്വയം അവ കഴിക്കുകയോ എനിക്ക് അവ തരികയോ ചെയ്തില്ല). ഞങ്ങള്‍ തമ്മില്‍ ഒരു വിധത്തിലും സ്വരച്ചേര്‍ച്ച ഉള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല. പരസ്പരം നിരാകരിക്കാനായി പരസ്പരം അംഗീകരിച്ചത് പോലെയായിരുന്നു ഞങ്ങളുടെ സംസാരം. ചരിത്രത്തോടുള്ള അന്ധമായ വിധേയത്വം വാഗ്വാദങ്ങളിലേക്കും മാത്സര്യത്തിലേക്കും മാത്രമേ നയിക്കുകയുള്ളൂ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു നോക്കി. എന്നാല്‍ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടതേയില്ല. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നവരും തങ്ങളുടെ ഭൂതകാല മഹിമയില്‍ ജീവിക്കുന്നവരാണ്. സംസാരത്തിലുടനീളം അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞ കാര്യം അയോധ്യയിലെ ബാബരി മസ്ജിദ് തല്‍സ്ഥാനത്തുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് പണിതതാണെന്നും എന്നാല്‍ ബാമിയാന്‍ ബുദ്ധപ്രതിമ അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്നുമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധപ്രതിമ തകര്‍ത്തവരുടെയും ബാബരി മസ്ജിദ് തകര്‍ത്തവരുടെയും മനസ്സ് ഒരുപോലെ അസഹിഷ്ണുതയാല്‍ നിറഞ്ഞതും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായിരുന്നു. അടുത്ത കാലത്തായി ആള്‍ദൈവങ്ങളും ഗുരുക്കന്മാരും സമൂഹത്തില്‍ വര്‍ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുപിടിക്കാനായി പ്രകടനപരതയും ആവഭാവങ്ങളും അവരുടെ പ്രത്യേകതയുമാണ്. ‘മതങ്ങള്‍’ എന്ന സുരക്ഷിതമായ മറക്കു പിന്നിലാണ് ഇവരൊക്കെ സുഖവാസം അനുഭവിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പാടുകയും ആടുകയും ചെയ്യും. എങ്ങനെ ചിരിക്കണമെന്നും എങ്ങനെ ശ്വസിക്കണമെന്നും വരെ അവര്‍ പഠിപ്പിച്ചു തരും. എന്നാല്‍ മനുഷ്യന്റെ ആത്മീയ-മാനസിക തലങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. എന്തും വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഈ കാലത്ത് ആത്മീയ വിപണിയും അരങ്ങു വാഴുന്നു. ഇലക്കും മുള്ളിനും കേടില്ലാത്ത തരത്തില്‍, അദ്വൈത വേദാന്തത്തെ ഗുളിക രൂപത്തിലാക്കി, തൊണ്ട തൊടാതെ വിഴുങ്ങാവുന്ന പരുവത്തിലാണ് ഈ അഭിനവ ഗുരുക്കന്മാര്‍ തങ്ങളുടെ സിദ്ധാന്തങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നത്. മൊത്തത്തില്‍ ഒരു യോഗ ഹാളിലോ മസാജിങ് സെന്ററിലോ പോയ പ്രതീതി. ഹൈന്ദവ സംസ്‌കാരത്തിന്റെയും ഭാരതീയ പാരമ്പര്യത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പായി അവര്‍ അവതരിപ്പിക്കുന്നത് യോഗ ക്ലാസുകളും ആയുര്‍വേദ ചികിത്സകളുമാണ്. എന്നാല്‍ സംഘ്പരിവാറിനും ആര്‍.എസ്.എസിനും കീഴില്‍ സാംസ്‌കാരിക ഫാഷിസത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരാണ് ഈ ആള്‍ദൈവങ്ങളെന്ന് തിരിച്ചറിയാന്‍ വലിയ ലോകവിവരം വേണ്ടതില്ല. ഇന്ത്യന്‍ മധ്യവര്‍ഗത്തെ ഹൈന്ദവ ദേശീയ വികാരത്തിനൊപ്പം നിര്‍ത്തുക എന്ന പണിയാണ് കാലങ്ങളായി ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യയുടെ സൈന്യത്തെ കുറിച്ചും മഹത്വത്തെ കുറിച്ചും വികസനത്തെ കുറിച്ചും ഇവര്‍ വാചാലരാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബി.ജെ.പി സര്‍ക്കാറിന്റെ ഭരണകാലത്ത് പ്രത്യേകിച്ച് ഇത്തരം സ്തുതികീര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ആള്‍ദൈവങ്ങളും ഗുരുക്കന്മാരും നടത്തുന്ന ഒരു ഒഴുക്കന്‍ പ്രസ്താവനയാണ്, എല്ലാവരിലും ഉള്ളത് ഒരേ സത്തയാണ്, നമ്മില്‍ എല്ലാവരിലും ഒരേ ദൈവമാണ് കുടികൊള്ളുന്നത് എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ ഹൈന്ദവത അല്ലാത്ത മറ്റ് വിശ്വാസ ആദര്‍ശങ്ങളെയൊക്കെ നിസ്സാരവല്‍ക്കരിക്കുകയോ അവയുടെ അസ്തിത്വം ചോദ്യം ചെയ്യുകയോ ആണ് ഇവിടെ ചെയ്യുന്നത്. കാരണം, ഇതൊക്കെ പറയാന്‍ അവകാശമുള്ളത് ഹിന്ദുവിനാണ്, സഹിഷ്ണുത ഉള്ളതും അത് കൈമാറ്റം ചെയ്യപ്പെടുന്നതും ഹൈന്ദവതയില്‍ നിന്നാണ് എന്ന് അവര്‍ തങ്ങളുടെ അനുയായികളെ ധരിപ്പിക്കുന്നു. പിന്നെ രാജ്യത്ത് എന്ത് അസഹിഷ്ണുതയാണ് ഉള്ളത്? വിശാലമായ ആ സഹോദര്യ മനോഭാവം ഗുരുജി പ്രകടിപ്പിച്ച നിലക്ക് ഇന്ത്യയില്‍ നടക്കുന്നതൊക്കെ പുണ്യമാണെന്ന് പാവം ഭക്തരും കരുതുന്നു. ഇത്തരം കപട ആത്മീയവാദത്തിനെതിരെയുള്ള ഒരേയൊരു പ്രതിരോധം രാഷ്ട്രീയവും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ആഘോഷിക്കലാണ്. യഥാര്‍ത്ഥ ജനാധിപത്യവും യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനവും ഒരിക്കലും ഇത്തരം വ്യാജന്മാരെ വെച്ചുപൊറുപ്പിക്കില്ല. കളങ്കമില്ലാത്ത ജനാധിപത്യമുള്ളിടത്ത് ആത്മീയതയതും കറ കളഞ്ഞതായിരിക്കും. അന്ന് ശങ്കരാചാര്യരോ ഇന്ന് ഈ ഗുരുജിമാരോ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപ്പെട്ടിട്ടില്ല. തങ്ങളുടെ ലക്ഷങ്ങള്‍ വരുന്ന ഭക്തജനത്തിന് നേരെ നേരിന്റെയും നെറിവിന്റെയും രാഷ്ട്രീയം പറയാന്‍ ഇവര്‍ തയ്യാറാവാത്തതും തങ്ങളുടെ ‘ആത്മീയ’തക്ക് ചേരാത്തത് കൊണ്ടാണ്. ആള്‍ദൈവങ്ങള്‍ക്കും ഗുരുജിമാര്‍ക്കും ചെവികൊടുക്കുന്ന ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരു ന്യൂനപക്ഷമാണെങ്കിലും അവര്‍ ശക്തരാണ്. ഇന്ന് സര്‍ക്കാറും കുമ്പിടുന്ന ഇത്തരം കള്‍ട്ടുകളുടെ സ്വാധീനത്തില്‍ നിന്ന് സമൂഹം മുക്തമായില്ലെങ്കില്‍ ഇനിയൊരു ഗുജറാത്ത് ആവര്‍ത്തിക്കില്ല എന്ന് പറയാനാവില്ല. ജീവിക്കുന്നതിന് ഒരു കലയുമില്ല. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിഖും ഒരുമിച്ച് ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് പരസ്പരം സഹോദരന്മാരായി കാണാനും പരസ്പരം സ്‌നേഹിക്കാനും സാധിക്കുന്നില്ലെങ്കില്‍ പിന്നെ ജീവിക്കാന്‍ എന്ത് കല അഭ്യസിക്കുന്നതും അര്‍ത്ഥശൂന്യമാണ്. ഒരു ഗുരുവിനും ബാബക്കും പിന്നാലെ പോകാത്ത സാധാരണ ഇന്ത്യക്കാരന് മനസ്സിലാവും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ കല. ആള്‍ദൈവങ്ങളിലല്ല ജനാധിപത്യത്തിലാണ് നാം വിശ്വസിക്കേണ്ടത്. വിശ്വാസമല്ല സ്‌നേഹമാണ നമ്മെ ഒന്നിപ്പിക്കേണ്ടത്.
കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജൂലൈ 15 നാണ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. മാസ്സ് ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരെയും ചിത്രത്തിൽ കാണാം. കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. Read More: “ഒന്ന് ക്ഷമിക്കണം ബ്രോ..”; പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ റിലീസിനെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അൽഫോൺസ് പുത്രൻ അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. Story Highlights: Kappa shooting completed Read more on: film | malayalam | Prithviraj Sukumaran News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുൻ മുംബൈ പോലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയെ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജീവനക്കാരുടെ ഫോൺ ചോർത്തലും ഒളിച്ചുകളിയും ആരോപിച്ചാണ് പാണ്ഡെയെ അറസ്റ്റു ചെയ്തത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രത്യേക ഹർജി നൽകിയിട്ടുണ്ട്. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, ഒരു പൊതുപ്രവർത്തകൻ നടത്തുന്ന വിശ്വാസ ലംഘനം എന്നീ കുറ്റങ്ങളാണ് […] എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുൻ മുംബൈ പോലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയെ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജീവനക്കാരുടെ ഫോൺ ചോർത്തലും ഒളിച്ചുകളിയും ആരോപിച്ചാണ് പാണ്ഡെയെ അറസ്റ്റു ചെയ്തത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രത്യേക ഹർജി നൽകിയിട്ടുണ്ട്. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, ഒരു പൊതുപ്രവർത്തകൻ നടത്തുന്ന വിശ്വാസ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്. ജസ്റ്റിസ് ജസ്മീത് സിംഗ്, രണ്ട് ഹർജികളും ഓഗസ്റ്റ് 16 ന് മുമ്പ് വാദം കേൾക്കുന്നതിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫോൺ ചോർത്തൽ കേസിൽ ,എൻഎസ്ഇ സിഇഒയും എംഡിയും ആയിരുന്ന ചിത്രാ രാമകൃഷ്ണയെ ജൂലൈ 14ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Paris Saint-Germain v FC Barcelona - UEFA Champions League Round Of 16 Leg Two / Xavier Laine/Getty Images ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിലുണ്ടായ ഏറ്റവും നിർണായകമായ സംഭവമായിരുന്നു ലയണൽ മെസിയെടുത്ത പെനാൽറ്റി ഫ്രഞ്ച് ക്ലബിന്റെ കീപ്പറായ കെയ്‌ലർ നവാസ് തടഞ്ഞിട്ടത്. ആദ്യപകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് പിഎസ്‌ജി ഗോൾമുഖം നിരന്തരം ആക്രമിച്ച ബാഴ്‌സലോണക്ക് തിരിച്ചു വരാനുള്ള പഴുതുകളടക്കാനും ടീമിന്റെ ആത്മവിശ്വാസത്തിനു മങ്ങലേൽപ്പിക്കാനും ആ രക്ഷപ്പെടുത്തൽ കൊണ്ട് നവാസിനായി. എന്നാൽ മെസി നഷപ്പെടുത്തിയ ആ പെനാൽറ്റി വീണ്ടും എടുക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ യൂറോപ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. മെസി പെനാൽറ്റി എടുക്കുന്ന സമയത്ത് പിഎസ്‌ജി താരം മാർകോ വെറാറ്റി ഡി ബോക്‌സിന്റെ ഉള്ളിലായിരുന്നുവെന്നും നവാസ് ഗോൾകീപ്പർ ലൈനിൽ നിന്നും മുന്നോട്ട് കയറിയോയെന്നു പരിശോധിച്ച വീഡിയോ റഫറി ഇക്കാര്യം പരിശോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മത്സരത്തിന് ശേഷം മാധ്യമങ്ങളും ആരാധകരും പറയുന്നു. Should VAR have spotted Verratti encroaching on Messi's penalty? ? The PSG midfielder was the player who cleared the ball after his miss. pic.twitter.com/L8xf4E2uyo — ESPN FC (@ESPNFC) March 10, 2021 അന്റോയിന് ഗ്രീസ്മാനെ കുർസാവ വീഴ്ത്തിയതിന് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപെയാണ് ബാഴ്‌സലോണക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ മെസി പെനാൽറ്റി എടുക്കുന്ന സമയത്ത് പെനാൽറ്റി ബോക്സിനു പുറത്തുള്ള ആർക്കിന് ഉള്ളിലായിരുന്നു വെറാറ്റിയുണ്ടായിരുന്നത്. മെസിയെടുത്ത ഷോട്ട് കെയ്‌ലർ നവാസിന്റെ കാലുകളിലും അതിനു ശേഷം ക്രൊസ്സ്ബാറിലും തട്ടി തിരിച്ചു വന്നപ്പോൾ അത് ക്ലിയർ ചെയ്‌തതും വെറാറ്റിയായിരുന്നു. പെനാൽറ്റി എടുത്തതിന്റെ ദൃശ്യങ്ങൾ വീഡിയോ റഫറി പരിശോധിച്ചെങ്കിലും നിയന്ത്രിക്കപ്പെട്ട ഏരിയയുടെ ഉള്ളിലേക്ക് വെറാറ്റി കയറിയതിനു യാതൊരു നടപടിയും ഉണ്ടായില്ല. പെനാൽറ്റി വീണ്ടും എടുക്കേണ്ടതായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെങ്കിലും വീഡിയോ റഫറിയുടെ പരിശോധനയിൽ സംഭവിച്ച പിഴവ് ബാഴ്‌സക്ക് തിരിച്ചു വരാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. പെനാൽറ്റി നഷ്ടപ്പെടുത്തിയത് രണ്ടാം പകുതിയിൽ ബാഴ്‌സയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നത് വ്യക്തമായിരുന്നു. ആദ്യപകുതിക്കനുസരിച്ച പ്രകടനം രണ്ടാം പകുതിയിൽ കാഴ്ച വെക്കാൻ ലയണൽ മെസിക്കും സംഘത്തിനും കഴിഞ്ഞില്ല. ഒരുപക്ഷെ ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ അവസാന നിമിഷം വരെ ആവേശം തുളുമ്പുന്ന ഒരു രണ്ടാം പകുതിയാകുമായിരുന്നു മത്സരത്തിലേത്. ? Pour la presse espagnole, le VAR a checké les pieds de Navas sur le penalty, mais pas le fait que Verratti soit entré trop tôt dans la demi-lune.
അമുസ്ലിംകള്‍ക്ക് സകാത്ത് കൊടുക്കാന്‍ പാടില്ലെന്നും കൊടുത്താല്‍ വീടില്ലെന്നുമാണ് നാലു മദ്ഹബുകളടക്കം ഇസ്‌ലാമിക ലോകത്തെ പൊതുവെയുള്ള വീക്ഷണം. പ്രവാചക കാലം മുതല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ പ്രായോഗിക രൂപം നിലനിന്ന കാലത്തൊന്നും തന്നെ സകാത്ത് വിതരണത്തില്‍ ഫഖീറിന്റെയും മിസ്‌കീനിന്റെയും ഗണത്തില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തിയത് കാണാന്‍ കഴിഞ്ഞിട്ടില്ല. സകാത്തിനെക്കുറിച്ച് പറഞ്ഞേടത്ത് മുസ്ലിംകളിലെ സമ്പന്നരില്‍നിന്ന് വസൂലാക്കി അവരിലെ തന്നെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് എന്നാണ് പ്രയോഗം. أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ فِى فُقَرَائِهِمْ ».- رَوَاهُ مُسْلِمٌ: 130، وَهُوَ حَدِيثٌ مُتَّفَقٌ عَلَيْهِ ഇതു വെച്ചാണ് ഫുഖഹാക്കള്‍ അമുസ്‌ലിംകള്‍ക്ക് സകാത്ത് നല്‍കുന്നത് സാധുവാകുകയില്ലെന്ന് പ്രസ്താവിച്ചിട്ടുള്ളത്. ഈ ഹദീസ് പക്ഷേ, സകാത്തിന്റെ പൊതുവായ ഒരു ലക്ഷ്യം പറഞ്ഞു എന്നേയുള്ളൂ. കാരണം, ഇവിടെ മുസ്ലിംകളിലെ ദരിദ്രര്‍ മാത്രമല്ല സകാത്തിന്റെ അവകാശികളായി എണ്ണപ്പെട്ടിട്ടുള്ളത്. സകാത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമ്പന്നരാണെങ്കില്‍ പോലും അവര്‍ക്ക് സകാത്തില്‍നിന്ന് നല്‍കാമെന്നു മാത്രമല്ല, അവരും അതിന്റെ അവകാശികളാണെന്നു കൂടിയാണ് ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. ഇത് ഇജ്മാഉള്ള കാര്യമാണെന്നാണ് ഇമാം ശാഫിഈയെ പോലുള്ള മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഹദീസുകളും കാണാവുന്നതാണ്. عَنْ عَطَاءِ بْنِ يَسَارٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « لاَ تَحِلُّ الصَّدَقَةُ لِغَنِىٍّ إِلاَّ لِخَمْسَةٍ لِغَازٍ فِى سَبِيلِ اللَّهِ أَوْ لِعَامِلٍ عَلَيْهَا أَوْ لِغَارِمٍ أَوْ لِرَجُلٍ اشْتَرَاهَا بِمَالِهِ أَوْ لِرَجُلٍ كَانَ لَهُ جَارٌ مِسْكِينٌ فَتُصُدِّقَ عَلَى الْمِسْكِينِ فَأَهْدَاهَا الْمِسْكِينُ لِلْغَنِىِّ ».- رَوَاهُ أَبُو دَاوُد: 1637، وَقَالَ النَّوَوِيُّ: هَذَا الحَدِيثُ حَسَنٌ أَوِّ صَحِيحٌ، قَالَ الشَّيْخُ الأَلْبَانِيُّ: صَحِيحٌ لِغَيْرِهِ. قَالَ الْخَطَّابِيُّ: فِيهِ بَيَان أَنَّ الْغَازِي وَإِنْ كَانَ غَنِيًّا لَهُ أَنْ يَأْخُذ الصَّدَقَة وَيَسْتَعِين بِهَا فِي غَزْوه وَهُوَ مِنْ سَهْم السَّبِيل ، وَإِلَيْهِ ذَهَبَ مَالِك وَالشَّافِعِيّ وَأَحْمَد بْن حَنْبَل وَإِسْحَاق بْن رَاهْوَيْهِ ..... وَأَمَّا الْعَامِل فَإِنَّهُ يُعْطَى مِنْهَا عُمَالَة عَلَى قَدْر عَمَله وَأُجْرَة مِثْله فَسَوَاء كَانَ غَنِيًّا أَوْ فَقِيرًا فَإِنَّهُ يَسْتَحِقّ الْعُمَالَة إِذَا لَمْ يَفْعَلهُ تَطَوُّعًا .- عَوْنِ الْمَعْبُودِ: 1393. وَقَالَ الْعَلَّامَة الشَّوْكَانِيُّ فِي نَيْل الْأَوْطَار: وَفِي هَذَا الْحَدِيثِ دَلِيلٌ عَلَى أَنَّهَا لَا تَحِلُّ الصَّدَقَةُ لِغَيْرِ هَؤُلَاءِ الْخَمْسَةِ مِنْ الْأَغْنِيَاءِ . അത്വാഉബ്‌നു യസാറില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'ധനികര്‍ക്ക് സകാത്ത് അനുവദനീയമല്ല. അഞ്ചു തരം ധനികര്‍ ഇതില്‍നിന്നൊഴിവാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നയാള്‍, സകാത്ത് ഉദ്യോഗസ്ഥര്‍, കടബാധിതര്‍, ഒരാള്‍ക്ക് കിട്ടിയ സകാത്ത് പണം കൊടുത്ത് വാങ്ങിയ ആള്‍, തനിക്ക് ലഭിച്ച സകാത്ത് വിഹിതം ദരിദ്രനില്‍നിന്ന് ദാനമായി ലഭിച്ച സമ്പന്നനായ അയല്‍വാസി.' ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഖത്വാബി പറയുന്നു: 'സൈനികന്‍ സമ്പന്നനാണെങ്കിലും സകാത്ത് സ്വീകരിക്കാം. അത് അയാള്‍ക്ക് യുദ്ധത്തിന് സഹായകമായി ഉപയോഗപ്പെടുത്താം. അത് ഫീ സബീലിന്റെ ഓഹരിയാണ്. മാലിക്, ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍, ഇസ്ഹാഖുബ്‌നു റാഹവൈഹി എന്നിവര്‍ ഈ പക്ഷക്കാരാണ്. സകാത്തുദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ ചെയ്യുന്ന ജോലിയുടെ വേതനം എന്ന നിലയില്‍ തങ്ങളുടേതിനു തുല്യമായ ജോലി ചെയ്യുന്നവരുടെ നിലവാരത്തില്‍ വിഹിതം സ്വീകരിക്കാം. ദരിദ്രന്‍, ധനികന്‍ എന്ന വ്യത്യാസമില്ല. സ്വയം സന്നദ്ധനായി ചെയ്യുന്നതല്ലെങ്കില്‍ അയാള്‍ ന്യായമായ വേതനം അര്‍ഹിക്കുന്നുണ്ട്. ശൗകാനി തന്റെ നൈലുല്‍ ഔത്വാറില്‍ എഴുതുന്നു. 'അഞ്ചിനം സമ്പന്നര്‍ക്കു മാത്രമേ സകാത്ത് അനുവദനീയമാവുകയുള്ളൂ എന്ന് ഹദീസില്‍നിന്ന് തെളിയുന്നുണ്ട്.' മാത്രമല്ല, ഈ ഉദ്യോഗസ്ഥര്‍ അമുസ്‌ലിംകളാണെങ്കില്‍ പോലും അവര്‍ക്ക് സകാത്തില്‍ നിന്നു തന്നെ വേതനം നല്‍കാമെന്നും പറഞ്ഞതു കാണാം. എന്നാല്‍ സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ നാലാമത്തെ വിഭാഗമായ മനസ്സിണക്കപ്പെട്ടവര്‍- وَالْمُؤَلَّفَةِ قُلُوبُهُمْ എന്ന ഗണത്തില്‍പെടുത്തി അവര്‍ക്ക് നല്‍കാമെന്ന കാര്യം പരിഗണിക്കാവുന്നതാണ്. ആരാണ് മനസ്സിണക്കപ്പെടേണ്ടവര്‍ (മുഅല്ലഫതുല്‍ ഖുലൂബ്)? ഭൂരിഭാഗം ഫുഖഹാക്കളുടെയും അഭിപ്രായത്തില്‍ അമുസ്‌ലിംകളും പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ശാഫിഈ മദ്ഹബ് മാത്രമാണ് ഇതില്‍ (അമുസ്‌ലിംകള്‍ പെടുകയില്ലന്ന കാര്യത്തില്‍) അല്‍പ്പം കാര്‍ക്കശ്യം പുലര്‍ത്തിയിട്ടുള്ളത്. അതിനുള്ള കാരണവും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഫുഖഹാക്കള്‍ പറയുന്നത് കാണുക: ഇതെല്ലാം വ്യക്തമാക്കുന്ന ഒരു പ്രധാന കാര്യമെന്തെന്ന് ശ്രദ്ധിച്ചാല്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പും വിദ്വേഷവും കുറക്കാനും, ഇസ്‌ലാമിനെപ്പറ്റി അമുസ്‌ലിംകള്‍ക്കുള്ള അജ്ഞതയും തെറ്റിദ്ധാരണയും അകറ്റാനും അമുസ്‌ലിംകള്‍ക്ക് സകാത്ത് നല്‍കാമെന്ന കാര്യമാണ്. ഇന്ന് നമ്മുടേത് പോലുള്ള സാഹചര്യമെങ്ങാനും അവര്‍ അഭിമുഖീകരിച്ചിരുന്നുവെങ്കില്‍ അമുസ് ലിംകള്‍ക്കും കൊടുക്കാമെന്ന് തന്നെ അവര്‍ പറയുമായിരുന്നു. കൊടുക്കാവതല്ല എന്ന് പറഞ്ഞവര്‍ പോലും അതിന് കാരണമായിപ്പറഞ്ഞത് ഇസ്‌ലാമിന് പ്രതാപമുണ്ടായിക്കഴിഞ്ഞിരിക്കെ അതിന്റെ ആവശ്യമില്ലെന്നാണ്, എന്നു വച്ചാല്‍ എപ്പോള്‍ പ്രതാപം നഷ്ടപ്പെടുകയും നേരത്തേ ഏതൊരു സാഹചര്യത്തിലായിരുന്നോ അമുസ്‌ലിംകളെ സകാത്തിന്റെ അവകാശികളായി കണ്ടിരുന്നത്, അതേ സാഹചര്യം തിരിച്ചുവരികയും ചെയ്താല്‍ വിധിയും മാറുമെന്നാണതിനര്‍ഥം. (الحُكْمُ يَدُورُ مَعَ عِلَّتِهِ وُجُودًا وَعَدَمًا) ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഇക്കാര്യം നമുക്ക് കാണാവുന്നതാണ്. ചുരുക്കത്തില്‍, സകാത്തിന്റെ അവകാശികളില്‍ പ്രഥമ പരിഗണന മുസ്ലിംകള്‍ക്കു തന്നെയാണ്. എന്നല്ല അവരില്‍ അര്‍ഹരായവരെ അവഗണിച്ചുകൊണ്ടോ, അവര്‍ക്ക് ലഭിക്കേണ്ട അവകാശം ഹനിച്ചുകൊണ്ടോ അമുസ്‌ലിംകള്‍ക്ക് സകാത്ത് കൊടുക്കാവതല്ല. അതോടൊപ്പം തന്നെ, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഉത്തമ താല്‍പര്യം സംരക്ഷിക്കാനും, അവര്‍ക്കെതിരെ ശക്തി പ്രാപിച്ചുവരുന്ന ഭീഷണികള്‍ ചെറുക്കുന്നതിന്റെ ഭാഗമായി അമുസ്‌ലിംകള്‍ക്കിടയില്‍ പരമാവധി ഇസ്‌ലാമിനെപ്പറ്റി മതിപ്പും പ്രതിഛായയും വര്‍ധിപ്പിക്കാന്‍ വേണ്ടിയുദ്ദേശിച്ചോ, നന്നെ ചുരുങ്ങിയത് തെറ്റിദ്ധാരണകളും വെറുപ്പും നീക്കാനെങ്കിലും ഉപകരിക്കുമെന്ന് കണ്ടോ ഫഖീറോ മിസ്‌കീനോ ആയ അമുസ്‌ലിംകള്‍ക്ക് സകാത്ത് കൊടുക്കാമെന്നാണ് മനസ്സിലാകുന്നത്. ഇതേക്കുറിച്ച് വന്നിട്ടുള്ള ഫുഖഹാക്കളുടെ അഭിപ്രായങ്ങളും, അവരുടെ തെളിവുകളും ന്യായങ്ങളുമെല്ലാം വിശകലനം ചെയ്ത ശേഷം ശൈഖ് ഖറദാവി രേഖപ്പെടുത്തിയത് വളരെ ശ്രദ്ധേയമാണ്. അതിങ്ങനെ വായിക്കാം: തെളിവുകള്‍ തുലനം ചെയ്ത ശേഷം നാം കാണുന്ന വീക്ഷണം ഇതാണ്: സകാത്ത് നല്‍കപ്പെടാന്‍ പ്രഥമ പരിഗണന മുസ്‌ലിംകളായ ദരിദ്രര്‍ തന്നെയാണ് എന്നതാണ് സകാത്തിന്റെ മൗലിക തത്വം. കാരണം, അതവരിലെ സമ്പന്നരുടെ മേല്‍ മാത്രം പ്രത്യേകമായി ചുമത്തപ്പെടുന്ന ഒരു നികുതിയാണ്. എന്നാല്‍ സകാത്തിന്റെ പണം കൂടുതല്‍ വിപുലമാണെങ്കില്‍ അമുസ്‌ലിംകള്‍ക്കു കൂടി കൊടുക്കുന്നതിനു വിരോധമില്ല. എന്നാല്‍ അങ്ങനെ നല്‍കുന്നത് ദരിദ്രരായ മുസ്‌ലിംകള്‍ക്ക് ദോഷകരമാവുന്ന വിധത്തിലാവാന്‍ പാടില്ല. ഇപ്പറഞ്ഞതിന് തെളിവായി ഖുര്‍ആന്‍ സൂക്തത്തിന്റെ പൊതുവായ താല്‍പര്യവും ഉമറിന്റെ നടപടിയും, നാം പരാമര്‍ശിച്ച ഫുഖഹാക്കളുടെ അഭിപ്രായവും തന്നെ മതി. ഇതു വരെ ഒരു മതദര്‍ശനത്തിനും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സഹിഷ്ണുതയുടെ ഉച്ചിയാണത് (ഫിഖ്ഹുസ്സകാത്ത്: 2/186). وَقَالَ الإِمَامُ أَبُو بَكْرٍ الْجَصَّاصُ فِي أَحْكَامِ القُرْآنِ: وَالمُؤَلَّفَةُ قُلُوبُهُمْ فَإِنَّهُمْ كَانُوا قَومًا يُتَأَلَّفُونَ عَلَى الإِسْلَامِ بِمَا يُعْطَونَ مِنَ الصَّدَقَاتِ وَكَانُوا يُتَأَلَّفُونَ بِجِهَاتٍ ثَلَاثٍ: إِحْدَاهَا: لِلكِبَارِ، لِدَفْعِ مَعَرَّتِهِمْ وَكَفِّ أَذِيَّتِهِمْ عَنِ المُسْلِمِينَ وَالاِسْتِعَانَةُ بِهِمْ عَلَى غَيْرِهِمْ مِنَ الْمُشْرِكِينَ. وَالثَّانِيَةُ: لِاسْتِمَالَةِ قُلُوبِهِمْ وَقُلُوبِ غَيْرِهِمْ مِنَ الكُفَّارِ إِلَى الدُّخُولِ فِي الإِسْلَامِ، وَلِئَلَّا يَمْنَعُوا مَنْ أَسْلَمَ مِنْ قَوْمِهِمْ مِنَ الثَّبَاتِ عَلَى الإِسْلَامِ، وَنَحْوِ ذَلِكَ مِنْ الأُمُورِ. وَالثَّالِثَةُ: إِعْطَاءُ قَوْمٍ مِنَ المُسْلِمِينَ حَدِيثِي العَهْدِ بِالكُفْرِ لِئَلَّا يَرْجِعُوا إِلَى الكُفْرِ. - أَحْكَامِ القُرْآنِ: 4/324. وَفِي أَحْكَامِ القُرْآنِ لِاِبْنِ العَرَبِي المَالِكِي: اُخْتُلِفَ فِي بَقَاءِ الْمُؤَلَّفَةِ قُلُوبُهُمْ ، فَمِنْهُمْ مَنْ قَالَ : هُمْ زَائِلُونَ ؛ قَالَهُ جَمَاعَةٌ ، وَأَخَذَ بِهِ مَالِكٌ . وَمِنْهُمْ مَنْ قَالَ : هُمْ بَاقُونَ ؛ لِأَنَّ الْإِمَامَ رُبَّمَا احْتَاجَ أَنْ يَسْتَأْنِفَ عَلَى الْإِسْلَامِ ، وَقَدْ قَطَعَهُمْ عُمَرُ لِمَا رَأَى مِنْ إعْزَازِ الدِّينِ . وَاَلَّذِي عِنْدِي : أَنَّهُ إنْ قَوِيَ الْإِسْلَامُ زَالُوا ، وَإِنْ اُحْتِيجَ إلَيْهِمْ أُعْطُوا سَهْمَهُمْ ، كَمَا كَانَ يُعْطِيهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؛ فَإِنَّ الصَّحِيحَ قَدْ رُوِيَ فِيهِ : { بَدَأَ الْإِسْلَامُ غَرِيبًا وَسَيَعُودُ غَرِيبًا كَمَا بَدَأَ } .- أحكام القرآن: 330/4. وَفِي تَفْسِيرِ الْجَلَالَينِ: {وَالْمُؤَلَّفَة قُلُوبهمْ} لِيُسْلِمُوا أَوْ يَثْبُت إسْلَامهمْ أَوْ يَسْلَم نُظَرَاؤُهُمْ أَوْ يَذُبُّوا عَنْ الْمُسْلِمِينَ أَقْسَام الْأَوَّل وَالْأَخِير لَا يُعْطِيَانِ الْيَوْم عِنْد الشَّافِعِيّ رَضِيَ اللَّه تَعَالَى عَنْهُ لِعَزِّ الْإِسْلَام بِخِلَافِ الْآخَرَيْنِ فَيُعْطِيَانِ عَلَى الْأَصَحّ. .- تَفْسِيرُ الْجَلَالَينِ. അബൂബക്കര്‍ അല്‍ ജസ്സ്വാസ്വ് 'അഹ്കാമുല്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ എഴുതുന്നു: സകാത്ത് വിഹിതം നല്‍കപ്പെടുന്നതിലൂടെ ഇസ്‌ലാമുമായി ഇണങ്ങുന്ന ഒരു വിഭാഗമാണ് 'മുഅല്ലഫത്തുല്‍ ഖുലൂബ്'. ഇത് മൂന്നു വിധമുണ്ട്. ഒന്ന്: മുസ്‌ലിംകള്‍ക്കെതിരിലുള്ള പീഡനം തടയുക, ശത്രുക്കള്‍ക്കെതിരില്‍ അവരുടെ സഹായം തേടുക എന്ന ഉദ്ദേശ്യത്തോടെ അമുസ്‌ലിം നേതാക്കള്‍ക്ക് നല്‍കുക. രണ്ട്: അവരുടെയും അവരല്ലാത്തവരുടെയും ഹൃദയങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുക. മൂന്ന്: നവ മുസ്‌ലിംകള്‍ക്ക് സത്യനിഷേധത്തിലേക്ക് പോവാതിരിക്കാനായി നല്‍കുക. ഇബ്‌നുല്‍ അറബി അല്‍മാലികിയുടെ 'അഹ്കാമുല്‍ ഖുര്‍ആനി'ല്‍ ഇങ്ങനെ കാണാം: മുഅല്ലഫത്തുല്‍ ഖുലൂബിനെപ്പറ്റി വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഒന്ന്: അങ്ങനെ ഒരുവിഭാഗം ഇപ്പോഴില്ല. മാലിക് ഉള്‍പ്പെടെ ഒരു സംഘം ഈ വീക്ഷണക്കാരാണ്. രണ്ട്: അവര്‍ ഇപ്പോഴുമുണ്ട്. ഇസ്‌ലാമിന് പ്രതാപം ലഭിച്ചതോടെ ഉമര്‍ നിര്‍ത്തലാക്കിയ ഈ വകുപ്പ് ഭരണാധിപന്‍ സന്ദര്‍ഭോചിതം പുനരാരംഭിക്കേണ്ടതായി വരും. എന്റെ അഭിപ്രായം ഇതാണ്: ഇസ്‌ലാം ശക്തിപ്പെട്ടാല്‍ ആ വകുപ്പ് നിലനില്‍ക്കില്ല. ആവശ്യമായി വന്നാല്‍ നബി(സ) നല്‍കിയതുപോലെ ആ വകുപ്പില്‍ നല്‍കപ്പെടും. 'ഇസ്‌ലാം അപരിചിതമായി ആരംഭിച്ചു. അതേവിധം തീര്‍ച്ചയായും അത് അപരിചിതമായി മടങ്ങും' എന്നാണല്ലോ നബിവചനം. തഫ്‌സീറുല്‍ ജലാലൈനിയില്‍ ഇങ്ങനെ വായിക്കാം. 'ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുക, ഇസ്‌ലാമില്‍ ഉറപ്പിച്ചു നിര്‍ത്തുക, സമാന ചിന്തയുള്ളവരെ ആകര്‍ഷിക്കുക, മുസ്‌ലിംകള്‍ക്കെതിരെയുള്ള ശത്രുക്കളുടെ പീഡനങ്ങളെ പ്രതിരോധിക്കുക എന്നിവയാണ് മുഅല്ലഫത്തുല്‍ ഖുലൂബ്' എന്ന വകുപ്പിന്റെ ഉദ്ദേശ്യം. ഒന്നാമത്തെയും അവസാനത്തെയും വിഭാഗങ്ങള്‍ക്ക് -ഇമാം ശാഫിഈയുടെ- ഇന്നത്തെ സാഹചര്യത്തില്‍ ഈ വകുപ്പില്‍നിന്ന് നല്‍കേണ്ടതില്ല. മറ്റു രണ്ടു വിഭാഗങ്ങള്‍ക്ക് നല്‍കണം. ഈ അഭിപ്രായമാണ് പ്രബലം. وَقَالَ الإِمَامُ الرَّازِي: قَالَ الوَاحِدِيُّ: إِنَّ اللّه تَعَالَى أَغْنَى المُسْلِمِينَ عَنْ تَأْلَفِ قُلُوبِ الْمُشْرِكِينَ، فَإِنْ رَأَى الإِمَامُ أَنْ يُؤَلِّفَ قُلُوبَ قَوْمٍ لِبَعْضِ المَصَالِحِ الَّتِي يَعُودُ نَفْعُهَا عَلَى المُسْلِمِينَ إِذَا كَانُوا مُسْلِمِينَ جَازَ، إِذْ لَا يَجُوزُ صَرْفُ شَيْءٍ مِنْ زَكَوَاتِ الأَمْوَالِ إِلَى الْمُشْرِكِينَ، فَأَمَّا المُؤَلَّفَةُ مِنْ الْمُشْرِكِينَ فَإِنَّمَا يُعْطَونَ مِنْ مَالِ الْفَيْءِ لَا مِنَ الصَّدَقَاتِ. وَأَقُولُ: إِنَّ قَوْلَ الوَاحِدِيِّ: إِنَّ اللهَ أَغْنَى المُسْلِمِينَ عَنْ تَأْلَفِ قُلُوبِ الْمُشْرِكِينَ بِنَاءً عَلَى أَنَّهُ رُبَّمَا يُوهِمُ أَنَّهُ عَلَيْهِ الصَلَاةُ وَالسَلَامُ دَفَعَ قِسْمًا مِنَ الزَّكَاةِ إِلَيْهِمْ، لَكِنَّا بَيَّنَا أَنَّ هَذَا لَمْ يَحْصُلْ البَتَّةَ. وَأَيْضًا فَلَيْسَ فِي الآيَةِ مَا يَدُلُّ عَلَى كَوْنِ المُؤَلَّفَةِ مُشْرِكِينَ بَلْ قَالَ: {وَالْمُؤَلَّفَةِ قُلُوبُهُمْ} وَهَذَا عَامَ فِي المُسْلِمِ وَغَيْرِهِ. وَالصَّحِيحُ أَنَّ هَذَا الحُكْمَ غَيْرُ مَنْسُوخٍ وَأَنَّ لِلإِمَامِ أَنْ يَتَأَلَّفَ قَومًا عَلَى هَذَا الوَصْفِ وَيَدْفَعُ إِلَيْهُمْ سَهْمَ المُؤَلَّفَةِ، لِأَنَّهُ لَا دَلِيلَ عَلَى نَسْخِهِ البَتَّةَ. - تَفْسِيرُ الرَّازِي. ഇമാം വാഹിദിയെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു: ''ബഹുദൈവ വിശ്വാസികളുടെ മനസ്സിണക്കേണ്ട സാഹചര്യത്തില്‍നിന്ന് അല്ലാഹു മുസ്‌ലിംകളെ സ്വയം പര്യാപ്തരാക്കിയിരിക്കുന്നു. അതേസമയം, ഏതെങ്കിലുമൊരു സമൂഹത്തിന്റെ മനസ്സിണക്കം മുസ്‌ലിംകള്‍ക്ക് പ്രയോജനദായകമാണെന്ന് ഇമാമിന് ബോധ്യപ്പെടുന്ന പക്ഷം, അവര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്കത് നല്‍കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ സകാത്ത് മുതലില്‍നിന്ന് ബഹുദൈവ വിശ്വാസികള്‍ക്ക് ഒന്നും തന്നെ നല്‍കാന്‍ പാടില്ലാത്തതാകുന്നു. മറ്റൊരു കാര്യം, ബഹുദൈവ വിശ്വാസികളില്‍ വിശ്വാസി സമൂഹവുമായി ഇണക്കമുള്ളവര്‍ക്ക് നല്‍കേണ്ടത് സ്വദഖയില്‍നിന്നല്ല, യുദ്ധമുതലില്‍നിന്നാണ് എന്നതാണ്. ഇമാം റാസി തുടരുന്നു: മുശ്‌രിക്കുകളുടെ ഹൃദയമിണക്കത്തിന് ശ്രമിക്കല്‍ വിശ്വാസികള്‍ക്കാവശ്യമില്ലെന്ന വാഹിദിയുടെ പ്രസ്താവനക്കാധാരം, സകാത്ത് വിഹിതത്തില്‍നിന്നും ഒരു ഭാഗം റസൂല്‍ മുശ്‌രിക്കുകള്‍ക്ക് നല്‍കിയെന്ന ധാരണയാകാം. എന്നാല്‍, അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ല എന്ന കാര്യം വ്യക്തമാക്കുകയുണ്ടായി. ഈ സൂക്തത്തില്‍നിന്നും അങ്ങനെയൊരര്‍ഥം സങ്കല്‍പിക്കാനേ കഴിയില്ല. മാത്രമല്ല, 'ഇണക്കമുള്ളവര്‍' എന്നതുകൊണ്ട് വിവക്ഷ മുശ് രിക്കുകളാണെന്ന് പ്രസ്തുത ആയത്തില്‍ സൂചനയുമില്ല. പ്രത്യുത 'മുഅല്ലഫതുല്‍ഖുലൂബ്' എന്നാണ് പറഞ്ഞിട്ടുള്ളത്, ഇതാകട്ടെ മുസ്‌ലിമിനും അല്ലാത്തവര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ സൂക്തത്തിലെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ഈ സ്വഭാവത്തിലുള്ള ഏതെങ്കിലും ജനവിഭാഗത്തെ ഇമാമിന് ഇണക്കാവുന്നതാണ്, കാരണം വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതിന് ഒരു തെളിവുമില്ല തന്നെ. (തഫ്‌സീറുര്‍റാസി) ശൈഖുല്‍ ഇസ്‌ലാം സകരിയ്യ അന്‍സാരി പ്രസ്താവിക്കുന്നു: وَقَالَ شَيْخُ الْإِسْلَامِ زَكَرِيَّا الْأَنْصَارِيُّ الرَّابِعُ الْمُؤَلَّفَةُ فإذا كَانُوا كُفَّارًا يُتَأَلَّفُونَ لِخَوْفِ شَرِّهِمْ أو لِتَرْغِيبِهِمْ في الْإِسْلَامِ لِمَيْلِهِمْ إلَيْهِ لم يُعْطُوا من زَكَاةٍ وَلَا غَيْرِهَا لِلْإِجْمَاعِ وَلِأَنَّ اللَّهَ تَعَالَى أَعَزَّ الْإِسْلَامَ وَأَهْلَهُ وَأَغْنَى عن التَّأْلِيفِ وَلِخَبَرِ الصَّحِيحَيْنِ أَنَّهُ صلى اللَّهُ عليه وسلم قال لِمُعَاذٍ أَعْلِمْهُمْ أَنَّ عليهم صَدَقَةً تُؤْخَذُ من أَغْنِيَائِهِمْ فَتَرُدُّ على فُقَرَائِهِمْ. - أَسْنَى الْمَطَالِبِ في شَرْحِ رَوْضِ الطَّالِبِ: 1/395. ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി എഴുതുന്നു; നാലാമത്തെ വിഭാഗം ഹൃദയം ഇണക്കപ്പെടേണ്ടാവരാകുന്നു. അത്തരക്കാര്‍ സത്യനിഷേധികളാണെങ്കില്‍ അവരെക്കൊണ്ടുള്ള ഉപദ്രവം ഭയന്നോ, അല്ലെങ്കില്‍ അവര്‍ക്കു ഇസ്‌ലാമിനോട് ആഭിമുഖ്യം ഉണ്ടാക്കാന്‍ വേണ്ടിയോ, അതു സ്വീകരിക്കാനുള്ള താല്‍പര്യമുണ്ടാക്കാന്‍ വേണ്ടിയോ, ആണ് ഇണക്കപ്പെടേണ്ടിവരുന്നതെങ്കില്‍, സകാത്തില്‍നിന്നോ മറ്റോ ഒന്നും തന്നെ കൊടുക്കാവതല്ല, ഇജ്മാആണ് അതിനു അടിസ്ഥാനം. അവരെ അങ്ങനെ ഇണക്കേണ്ട ഗതിയില്‍നിന്ന് അല്ലാഹു ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും പ്രതാപമുള്ളവരാക്കിയിരിക്കുന്നു എന്നതാണ് കാരണം, കൂടാതെ, ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച, 'അവരില്‍പെട്ട ധനികരില്‍ നിന്ന് വസൂലാക്കുകയും എന്നിട്ട് അവരിലെ തന്നെ ദരിദ്രര്‍ക്ക് മടക്കിക്കൊടുക്കുകയും ചെയ്യുന്ന സ്വദഖ (ദാനധര്‍മം) അവരുടെ മേല്‍ നിര്‍ബന്ധമാണെന്ന് നീ അവരെ അറിയിക്കുക' എന്ന് നബി(സ) മുആദിനോട് പറഞ്ഞ ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഇത്. ഇമാം ഇബ്‌നു ഖുദാമ പറയുന്നു: وَقَالَ الإِمَامُ ابْنُ قُدَمَةَ: وَالْمُؤَلَّفَةُ قُلُوبُهُمْ ضَرْبَانِ ؛ كُفَّارٌ وَمُسْلِمُونَ ، وَهُمْ جَمِيعًا السَّادَةُ الْمُطَاعُونَ فِي قَوْمِهِمْ وَعَشَائِرِهِمْ. فَالْكُفَّارُ ضَرْبَانِ ؛ أَحَدُهُمَا ، مَنْ يُرْجَى إسْلَامُهُ ، فَيُعْطَى لِتَقْوَى نِيَّتُهُ فِي الْإِسْلَامِ ، وَتَمِيلَ نَفْسُهُ إلَيْهِ ، فَيُسْلِمَ ؛ { فَإِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ فَتْحِ مَكَّةَ ، أَعْطَى صَفْوَانَ بْنَ أُمَيَّةَ الْأَمَانَ ، وَاسْتَنْظَرَهُ صَفْوَانُ أَرْبَعَةَ أَشْهُرٍ لِيَنْظُرَ فِي أَمْرِهِ ، وَخَرَجَ مَعَهُ إلَى حُنَيْنٍ ، فَلَمَّا أَعْطَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْعَطَايَا قَالَ صَفْوَانُ : مَا لِي ؟ فَأَوْمَأَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَى وَادٍ فِيهِ إبِلٌ مُحَمَّلَةٌ ، فَقَالَ : هَذَا لَك . فَقَالَ صَفْوَانُ : هَذَا عَطَاءُ مَنْ لَا يَخْشَى الْفَقْرَ .} وَالضَّرْبُ الثَّانِي ، مَنْ يُخْشَى شَرُّهُ ، وَيُرْجَى بِعَطِيَّتِهِ كَفُّ شَرِّهِ وَكَفُّ غَيْرِهِ مَعَهُ . وَرُوِيَ عَنْ ابْنِ عَبَّاسٍ أَنَّ قَوْمًا كَانُوا يَأْتُونَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِنْ أَعْطَاهُمْ مَدَحُوا الْإِسْلَامَ ، وَقَالُوا : هَذَا دِينٌ حَسَنٌ . وَإِنْ مَنَعَهُمْ ذَمُّوا وَعَابُوا .- الْمُغْنِي لِابْنِ قُدَامَةَ الْمَقْدِسِيِّ: 5107 മുഅല്ലഫതുല്‍ ഖുലൂബ് രണ്ട് വിധമുണ്ട്. കാഫിറുകളും മുസ്‌ലിംകളും. ആരായാലും തങ്ങളുടെ ജനതയിലും ഗോത്രത്തിലും അനുസരിക്കപ്പെടുന്ന നേതാക്കന്മാരാണ് മൊത്തത്തില്‍ അവര്‍. കാഫിറുകള്‍ രണ്ട് വിധമാണ്. ഒന്ന്: ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരാണ്. ഇസ്‌ലാം സ്വീകരിക്കാനുള്ള താല്‍പര്യത്തിന് ആക്കം കൂട്ടാനും, അവര്‍ക്കതിനോടു അനുകൂല മനോഭാവമുണ്ടാവുകയും എന്നിട്ട്, അവര്‍ ഇസ്‌ലാം സ്വീകരിക്കാനുമൊക്കെ ഉദ്ദേശിച്ച് അവര്‍ക്ക് നല്‍കുക. മക്കാവിജയ ദിവസം നബി(സ) സ്വഫ്‌വാനുബ്‌നു ഉമയ്യക്ക് അഭയം നല്‍കുകയുണ്ടായി, അതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനായി നബിയോട് നാലുമാസം സാവകാശം ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം തീരുമേനിയോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. അങ്ങനെ നബി(സ)ക്ക് പല വിഭവങ്ങളും വന്നുചേര്‍ന്നപ്പോള്‍ സ്വഫ്‌വാന്‍ ചോദിച്ചു: 'എനിക്കെന്താണ് ഉള്ളത്?' അപ്പോള്‍ നബി (സ) താഴ്‌വരയില്‍ ചുമടുകളുമായി നില്‍ക്കുന്ന ഒട്ടകങ്ങളെ ചൂണ്ടി പറഞ്ഞു: 'ഇത് നിനക്കുള്ളതാണ്.' അന്നേരം സ്വഫ്‌വാന്‍ പറഞ്ഞു: 'ദാരിദ്ര്യം ഭയപ്പെടാത്ത ഒരാള്‍ക്കേ ഇങ്ങനെ കൊടുക്കാന്‍ കഴിയൂ.' കഫിറുകളില്‍ രണ്ടാമത്തെ വിഭാഗം, ദ്രോഹമുണ്ടാകുമെന്ന് ഭയപ്പെടുന്നവരാണ്, അതിനാല്‍ അവര്‍ക്കു നല്‍കുകയും അതുവഴി അവരുടെയും അവരോടൊപ്പമുള്ള മറ്റുള്ളവരുടെയും ഉപദ്രവം തടയുക. ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു: ചില ആളുകള്‍ നബി(സ)യുടെ അടുത്ത് വരുമായിരുന്നു. അവര്‍ക്ക് വല്ലതും നല്‍കിയാല്‍ അവര്‍ ഇസ്‌ലാമിനെ പ്രശംസിക്കുകയും, ഈ ദീന്‍ തരക്കേടില്ലല്ലോ എന്ന് പറയുകയും ചെയ്യും. ഇനി ഒന്നും കൊടുത്തില്ലെങ്കിലോ കുറ്റവും കുറവുമായിരിക്കും പറയുക (അല്‍ മുഗ്‌നി: 5107). وَقَالَ الإِمَامُ ابِنُ مُفْلِحٍ فَصْلٌ الرَّابِعُ الْمُؤَلَّفَةُ قُلُوبُهُمْ ، وِفَاقًا لِلْأَصَحِّ لِلْمَالِكِيَّةِ . وَهُمْ رُؤَسَاءُ قَوْمِهِمْ مِمَّنْ يُرْجَى إسْلَامُهُ أَوْ كَفُّ شَرِّهِ ، وَمُسْلِمٌ يُرْجَى بِعَطِيَّتِهِ قُوَّةُ إيمَانِهِ أَوْ إسْلَامُ نَظِيرِهِ أَوْ نُصْحُهُ فِي الْجِهَادِ أَوْ ذَبُّهُ عَنْ الدِّينِ أَوْ قُوَّةُ أَخْذِ الزَّكَاةِ مِنْ مَانِعِهَا أَوْ كَفُّ شَرِّهِ ، - الفُرُوعُ لِابِنِ مُفْلِحٍ الحَنْبَلِيِّ: 335/4. മാലികീ മദ്ഹബിലെ ഏറ്റവും പ്രബലമായ വീക്ഷണമനുസരിച്ച് 'ഹൃദയം ഇണക്കപ്പെടേണ്ടവര്‍' എന്നതിന്റെ വിവക്ഷ ഇതത്രെ: 1. ഇസ്‌ലാം സ്വീകരിക്കുമെന്നോ, ശല്യം ഇല്ലാതാകുമെന്നോ പ്രതീക്ഷിക്കപ്പെടുന്ന നേതാക്കള്‍. 2. സകാത്ത് ലഭിച്ചാല്‍ ഈമാന്‍ ശക്തിപ്പെടുമെന്നോ, അയാളെ പോലുളളവര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നോ, ജിഹാദിന്റെ നേരെ ഗുണകാംക്ഷയുണ്ടാകുമെന്നോ, ഇസ്‌ലാമിനു വേണ്ടി പ്രതിരോധിക്കുമെന്നോ പ്രതീക്ഷിക്കപ്പെടുന്നവര്‍. وَقَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: وَلَا يَجُوزُ لِلْإِمَامِ أَنْ يُعْطِيَ أَحَدًا مَا لَا يَسْتَحِقُّهُ لِهَوَى نَفْسِهِ : مِنْ قَرَابَةٍ بَيْنَهُمَا أَوْ مَوَدَّةٍ وَنَحْوِ ذَلِكَ........... لَكِنْ يَجُوزُ - بَلْ يَجِبُ - الْإِعْطَاءُ لِتَأْلِيفِ مَنْ يَحْتَاجُ إلَى تَأْلِيفِ قَلْبِهِ وَإِنْ كَانَ هُوَ لَا يَحِلُّ لَهُ أَخْذُ ذَلِكَ كَمَا أَبَاحَ اللَّهُ تَعَالَى فِي الْقُرْآنِ الْعَطَاءَ لِلْمُؤَلَّفَةِ قُلُوبُهُمْ مِنْ الصَّدَقَاتِ وَكَمَا كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعْطِي الْمُؤَلَّفَةَ قُلُوبُهُمْ مِنْ الْفَيْءِ وَنَحْوِهِ...........وَالْمُؤَلَّفَةُ قُلُوبُهُمْ نَوْعَانِ : كَافِرٌ وَمُسْلِمٌ . فَالْكَافِرُ : إمَّا أَنْ يُرْجَى بِعَطِيَّتِهِ مَنْفَعَةٌ : كَإِسْلَامِهِ ؛ أَوْ دَفْعُ مَضَرَّتِهِ إذَا لَمْ يَنْدَفِعْ إلَّا بِذَلِكَ . وَالْمُسْلِمُ الْمُطَاعُ يُرْجَى . بِعَطِيَّتِهِ الْمَنْفَعَةُ أَيْضًا كَحُسْنِ إسْلَامِهِ . أَوْ إسْلَامُ نَظِيرِهِ .- مَجْمُوعُ الْفَتَاوَى: 28/190. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ എഴുതുന്നു: ഭരണാധികാരികള്‍ ബന്ധുത്വം, സ്‌നേഹം മുതലായവയുടെ പേരില്‍ തന്നിഷ്ടപ്രകാരം അര്‍ഹരല്ലാത്ത ആര്‍ക്കും നല്‍കാവതല്ല. എന്നാല്‍, ഹൃദയം ഇണക്കപ്പെടേണ്ടവര്‍ക്കായി അത് നല്‍കല്‍ അനുവദനീയമാണ്, അഥവാ നിര്‍ബന്ധമാണ്; അത് സ്വീകരിക്കല്‍ സ്വന്തം നിലയില്‍ അയാള്‍ക്ക് അനുവദനീയമല്ലെങ്കിലും. 'ഹൃദയം ഇണക്കപ്പെടേണ്ടവര്‍ക്ക് സകാത്ത് ഖുര്‍ആന്‍ പ്രകാരം അനുവദനീയമാണ്. നബി(സ) യുദ്ധരഹിതമായി ലഭിക്കുന്നതുള്‍പ്പെടെയുള്ള സ്വത്തുക്കളില്‍നിന്ന് അവര്‍ക്ക് നല്‍കാറുണ്ടായിരുന്നു. ഈ വിഭാഗം രണ്ടു തരമാണ്; സത്യനിഷേധി, സത്യനിഷേധിക്ക് നല്‍കുന്നതിന്റെ വിവക്ഷ, അതുവഴി അയാള്‍ ഇസ്‌ലാം സ്വീകരിക്കാം എന്ന പ്രതീക്ഷയാവാം, ഉപദ്രവം തടുക്കുകയാവാം. ഇസ് ലാമിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിമിനും സകാത്ത് നല്‍കാവുന്നതാണ്. അയാളെ പോലുള്ളവരുടെ ഇസ്‌ലാം പ്രതീക്ഷിച്ചുകൊണ്ടും സകാത്ത് നല്‍കാവുന്നതാണ്. عَنْ جَابِرِ بْنِ زَيْدٍ، قَالَ: سُئِلَ عَنِ الصَّدَقَةِ فِي مَنْ تُوضَعُ؟ فَقَالَ: فِي أَهْلِ الْمَسْكَنَةِ مِنَ الْمُسْلِمِينَ وَأَهْلِ ذِمَّتِهِمْ، وَقَالَ: قَدْ كَانَ رَسُولُ اللهِ صلى الله عليه وسلم يُقْسِمُ فِي أَهْلِ الذِّمَّةِ مِنَ الصَّدَقَةِ وَالْخُمُسِ.- مُصَنَّفُ اِبْنِ أَبِي شِيْبَةَ: 10510. 'ആര്‍ക്കാണ് സകാത്ത് നല്‍കേണ്ടത്?' എന്ന ചോദ്യത്തിന് ജാബിറുബ്‌നു സൈദിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'മുസ്‌ലിംകളിലെയും അവരുടെ സംരക്ഷണത്തിലുള്ള (അമുസ്‌ലിംകളിലെയും) ദരിദ്രര്‍ക്ക് നബി(സ) സകാത്തില്‍നിന്നും അഞ്ചിലൊന്നില്‍നിന്നും അമുസ്‌ലിംകള്‍ക്ക് നല്‍കിയിരുന്നു. عَنْ عَمْرِو بْنِ مَيْمُونٍ وَعَمْرِو بْنِ شُرَحْبِيلَ وَمُرَّةَ الْهَمْدَانِيِّ أَنَّهُمْ كَانُوا يُعْطُونَ الرُّهْبَانَ مِنْ صَدَقَةِ الْفِطْرِ.- أَخْرَجَهُ أَبُو عُبِيدٍ: 1988،فِي كِتَابِ الأَمْوَالِ. അംറുബ്‌നു മൈമൂന്‍, അംറുബ്‌നു ശുറഹ്ബീല്‍, മുര്‍റ അല്‍ഹംദാനി തുടങ്ങിയവര്‍ പാതിരിമാര്‍ക്ക് ഫിത്വ്ര്‍ സകാത്തില്‍നിന്ന് നല്‍കിയിരുന്നു. عَنْ أَبِي مَيْسَرَةَ؛ أَنَّهُ كَانَ يُعْطِي الرُّهْبَانَ مِنْ صَدَقَةِ الْفِطْرِ.- أَخْرَجَهُ ابْنِ أَبِي شَيْبَةَ فِي مُصَنَّفِهِ: 10504. അബൂമൈസറയില്‍നിന്ന് അദ്ദേഹം പുരോഹിതന്മാര്‍ക്ക് ഫിത്വ്‌റ് സകാത്തില്‍നിന്ന് നല്‍കാറുണ്ടായിരുന്നു എന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. يَقُولُ الْإِمَامُ السَّرَخْسِيُّ وَيَجُوزُ أَنْ يَدْفَعَ صَدَقَةَ الْفِطْرِ إلَى أَهْلِ الذِّمَّةِ وَعَلَى قَوْلِ الشَّافِعِيِّ رَحِمَهُ اللَّهُ تَعَالَى لَا يَجُوزُ........... ( وَلَنَا ) أَنَّ الْمَقْصُودَ سَدُّ خَلَّةِ الْمُحْتَاجِ، وَدَفَعَ حَاجَتِهِ بِفِعْلٍ هُوَ قُرْبَةٌ مِنْ الْمُؤَدِّي وَهَذَا الْمَقْصُودُ حَاصِلٌ بِالصَّرْفِ إلَى أَهْلِ الذِّمَّةِ فَإِنَّ التَّصَدُّقَ عَلَيْهِمْ قُرْبَةٌ بِدَلِيلِ التَّطَوُّعَاتِ؛ لِأَنَّا لَمْ نُنْهَ عَنْ الْمَبَرَّةِ لِمَنْ لَا يُقَاتِلُنَا قَالَ اللَّهُ تَعَالَى : { لَا يَنْهَاكُمْ اللَّهُ عَنْ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ } الْآيَةُ.- الْمَبْسُوطُ: 4/152 ഇമാം സറഖ്‌സി പറയുന്നു: ദിമ്മികള്‍ക്ക് ഫിത്വ്‌റ് സകാത്ത് കൊടുക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഇമാം ശാഫിഇയുടെ അഭിപ്രായപ്രകാരം അനുവദനീയമല്ല.... നമ്മുടെ വീക്ഷണത്തില്‍ ആവശ്യക്കാരന്റെ കുറവ് പരിഹരിക്കലും അവന്റെ ആവശ്യം പൂര്‍ത്തീകരിക്കലുമാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അതുവഴി നല്‍കുന്നവന് ദൈവസാമീപ്യം നേടാനുമാകും. പ്രസ്തുത ലക്ഷ്യം ദിമ്മികള്‍ക്ക് നല്‍കുന്നത് വഴിയും നിറവേറ്റപ്പെടും. ദാനധര്‍മങ്ങള്‍ ചെയ്യാനുള്ള തെളിവുകള്‍ വെച്ചുകൊണ്ട് അവര്‍ക്ക് സ്വദഖ ചെയ്യുന്നതും ദൈവസാമീപ്യം നേടാവുന്ന പുണ്യകര്‍മമാണ്. കാരണം, നമ്മോട് യുദ്ധം ചെയ്യാത്തവരോട് നന്മ ചെയ്യുന്നതിന് നമുക്കു മേല്‍ വിലക്കില്ല. അല്ലാഹു പറഞ്ഞു: ''മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല.'' يَقُولُ الإِمَامُ عَلَاءُ الدِّين الْكَاسَانِيُّ: وَأَمَّا سِوَى الزَّكَاةِ مِنْ صَدَقَةِ الْفِطْرِ وَالْكَفَّارَاتِ وَالنُّذُورِ فَلَا شَكَّ فِي أَنَّ صَرْفَهَا إلَى فُقَرَاءِ الْمُسْلِمِينَ أَفْضَلُ ؛ لِأَنَّ الصَّرْفَ إلَيْهِمْ يَقَعُ إعَانَةً لَهُمْ عَلَى الطَّاعَةِ وَهَلْ يَجُوزُ صَرْفُهَا إلَى أَهْلِ الذِّمَّةِ قَالَ أَبُو حَنِيفَةَ وَمُحَمَّدٌ : يَجُوزُ ، وَقَالَ أَبُو يُوسُفَ : لَا يَجُوزُ وَهُوَ قَوْلُ زُفَرَ وَالشَّافِعِيِّ .وَجْهُ قَوْلِهِمْ الِاعْتِبَارُ بِالزَّكَاةِ وَبِالصَّرْفِ إلَى الْحَرْبِيِّ وَلَهُمَا قَوْله تَعَالَى { : إنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ } مِنْ غَيْرِ فَصْلٍ بَيْنَ فَقِيرٍ وَفَقِيرٍ وَعُمُومُ هَذَا النَّصِّ يَقْتَضِي جَوَازَ صَرْفِ الزَّكَاةِ إلَيْهِمْ إلَّا أَنَّهُ خَصَّ مِنْهُ الزَّكَاةَ لِحَدِيثِ مُعَاذٍ رَضِيَ اللَّهُ عَنْهُ وقَوْله تَعَالَى فِي الْكَفَّارَاتِ { : فَكَفَّارَتُهُ إطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ } مِنْ غَيْرِ فَصْلٍ بَيْنَ مِسْكِينٍ وَمِسْكِينٍ إلَّا أَنَّهُ خَصَّ مِنْهُ الْحَرْبِيَّ بِدَلِيلٍ وَلِأَنَّ صَرْفَ الصَّدَقَةِ إلَى أَهْلِ الذِّمَّةِ مِنْ بَابِ إيصَالِ الْبِرِّ إلَيْهِمْ وَمَا نُهِينَا عَنْ ذَلِكَ قَالَ اللَّهُ تَعَالَى { : لَا يَنْهَاكُمْ اللَّهُ عَنْ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إلَيْهِمْ إنَّ اللَّهَ يُحِبُّ الْمُقْسِطِينَ } وَظَاهِرُ هَذَا النَّصِّ يَقْتَضِي جَوَازَ صَرْفِ الزَّكَاةِ إلَيْهِمْ ؛ لِأَنَّ أَدَاءَ الزَّكَاةِ بِرٌّ بِهِمْ إلَّا أَنَّ الْبِرَّ بِطَرِيقِ الزَّكَاةِ غَيْرُ مُرَادٍ عَرَفْنَا ذَلِكَ بِحَدِيثِ مُعَاذٍ رَضِيَ اللَّهُ عَنْهُ وَإِنَّمَا لَا يَجُوزُ صَرْفُهَا إلَى الْحَرْبِيِّ؛ لِأَنَّ فِي ذَلِكَ إعَانَةً لَهُمْ عَلَى قِتَالِنَا وَهَذَا لَا يَجُوزُ وَهَذَا الْمَعْنَى لَمْ يُوجَدْ فِي الذِّمِّيِّ .- بَدَائِعُ الصَّنَائِعِ فِي تَرْتِيبِ الشَّرَائِعِ: 4/39. മാം അലാഉദ്ദീന്‍ അല്‍കാസാനി പറയുന്നു: എന്നാല്‍ സകാത്തല്ലാത്ത ഫിത്വ്ര്‍ സകാത്ത്, നേര്‍ച്ച, പ്രായശ്ചിത്തം എന്നിവ മുസ്‌ലിമായ ദരിദ്രന് നല്‍കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്നതില്‍ സംശയമില്ല. കാരണം അവര്‍ക്കത് ദൈവ കല്‍പ്പനകള്‍ അനുസരിക്കാനുള്ള ഒരു സഹായമായിട്ടാണ് ഭവിക്കുക. എന്നാല്‍ ദിമ്മികള്‍ക്ക് ഇത് നല്‍കല്‍ അനുവദനീയമാണോ? ഇമാം അബൂഹനീഫയും മുഹമ്മദും അനുവദനീയമാണ് എന്ന് പറയുന്നു. എന്നാല്‍ ഇമാം അബൂ യൂസുഫ് ആകട്ടെ അനുവദനീയമല്ല എന്നും പറയുന്നു. ഇതു തന്നെയാണ് ഇമാം ശാഫിഈയുടെയും ഇമാം സുഫറിന്റെയും അഭിപ്രായം. ഇവരുടെ ന്യായം സകാത്തിനോടും, അതുപോലെ സകാത്തുള്‍പ്പെടെയുള്ള എല്ലാ തരം സ്വദഖകളോടും ഖിയാസാക്കുക എന്നതാണ്, കാരണം ഇവയൊന്നും തന്നെ ശത്രുപക്ഷത്തുള്ള അമുസ്‌ലിമിന് നല്‍കാന്‍ പാടില്ലാത്ത പോലെ ദിമ്മികള്‍ക്കും പാടില്ലാ എന്നാണ് അവരുടെ വീക്ഷണം. എന്നാല്‍ അബൂ ഹനീഫയുടെയും അബൂ യൂസുഫിന്റെയും വാദത്തിനുള്ള തെളിവ് ഇതാണ്: അല്ലാഹു പറയുന്നു: 'നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും.' ഇവിടെ അഗതികള്‍ക്കിടയില്‍ വിവേചനം കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ മുആദുബ്‌നു ജബലിന്റെ ഹദീസ് ഇപ്പറഞ്ഞതില്‍നിന്ന് സകാത്തിനെ പ്രത്യേകം മാറ്റിനിര്‍ത്തിയിരിക്കുന്നു. അതുപോലെ പ്രായശ്ചിത്തത്തിന്റെ വിഷയത്തില്‍ വന്ന അല്ലാഹുവിന്റെ വചനവും. അല്ലാഹു പറയുന്നു: 'അപ്പോള്‍ അതിന്റെ പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍നിന്ന് പത്തു അഗതി (മിസ്‌കീന്‍) കള്‍ക്ക് ഭക്ഷണം നല്‍കലാണ്.' ഇവിടെയും ഏതെങ്കിലും ഒരു വിഭാഗം മിസ്‌കീനിനെ മറ്റൊരു വിഭാഗം മിസ്‌കീനില്‍നിന്ന് വേര്‍തിരിച്ചിട്ടില്ല, പക്ഷേ ഇവിടെയും യുദ്ധത്തില്‍ ഏര്‍പ്പെടുന്നവനെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇതില്‍നിന്ന് പ്രത്യേകമാക്കി ഒഴിവാക്കിയിരിക്കുന്നു. ദിമ്മികള്‍ക്ക് ദാനധര്‍മങ്ങള്‍ നല്‍കുക എന്നത് അവര്‍ക്ക് നന്മ ചെയ്യുന്നതിന്റെ ഭാഗം കൂടിയാണ്, അതാകട്ടെ നാം വിലക്കപ്പെട്ട കാര്യവുമല്ല. അല്ലാഹു പറയുന്നു: 'മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.' ഈ സൂക്തത്തിന്റെ ബാഹ്യാര്‍ഥത്തിന്റെ തേട്ടം അവര്‍ക്കും സകാത്ത് നല്‍കാമെന്നാണ്. കാരണം അവര്‍ക്ക് സകാത്ത് നല്‍കുക എന്നത് അവരോട് ഔദാര്യം കാണിക്കലാണ്. എന്നാല്‍ ഈ ഔദാര്യം സകാത്ത് നല്‍കിക്കൊണ്ട് വേണം എന്നത് ഉദ്ദേശിക്കപ്പെട്ടിട്ടില്ല. മുആദു ബ്‌നു ജബലിന്റെ ഹദീസിലൂടെയാണ് നാം അത് മനസ്സിലാക്കിയത്. നമ്മള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അവരെ സഹായിക്കലാവും അത് എന്നതിനാലാണ് അവര്‍ക്ക് സകാത്ത് നല്‍കിക്കൂടാത്തത്, അതൊരിക്കലും പാടില്ലല്ലോ. എന്നാല്‍ ദിമ്മികളെ സംബന്ധിച്ചേടത്തോളം ഈയൊരു പ്രശ്‌നം ഇല്ല. عَنْ جَابِرِ بْنِ زَيْدٍ، قَالَ: سُئِلَ عَنِ الصَّدَقَةِ فِي مَنْ تُوضَعُ؟ فَقَالَ: فِي أَهْلِ الْمَسْكَنَةِ مِنَ الْمُسْلِمِينَ وَأَهْلِ ذِمَّتِهِمْ، وَقَالَ: قَدْ كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقْسِمُ فِي أَهْلِ الذِّمَّةِ مِنَ الصَّدَقَةِ وَالْخُمُسِ.- مُصَنَّفُ ابْنِ أَبِي شِيْبَةَ: 10510. وَهَذَا إِسْنَادٌ صَحِيحٌ، وَلَكِنَّهُ مُرْسَلٌ، فَجَابِرُ بِنِ زَيْدٍ مِنَ الطَّبَقَةِ الوُسْطَى مِنَ التَّابِعِينَ، تُوُفِّيَ سَنَةَ (٩٣ ه)، وَلَا تُعْرَفُ الوَاسِطَةُ بَيْنَهُ وَبَيْنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ജാബിറുബ്‌നു സൈദിനോട് ആര്‍ക്കാണ് സകാത്ത് നല്‍കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്‌ലിംകളിലും അവരുടെ നാട്ടിലെ അമുസ്‌ലിംകളിലും പെട്ട സാധുക്കള്‍ക്ക് നല്‍കണം. എന്നിട്ടദ്ദേഹം പറഞ്ഞു: ഖുമുസില്‍നിന്നും സകാത്തില്‍നിന്നുമായി അല്ലാഹുവിന്റെ റസൂല്‍ (സ) തന്റെ രാഷ്ട്രത്തിലെ അമുസ്‌ലിംകള്‍ക്ക് ഭാഗിച്ചു നല്‍കാറുണ്ടായിരുന്നു (മുസ്വന്നഫില്‍ ഇബ്‌നു അബീ ശൈബ ഉദ്ധരിച്ചത്: 10510). ഇതിന്റെ സനദ് സ്വഹീഹാണ് പക്ഷേ മുര്‍സലാണ്, കാരണം ജാബിറുബ്‌നു സൈദ് താബിഈ കളില്‍പെട്ട വ്യക്തിയാണ്, അദ്ദേഹത്തെയും റസൂലിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാരാണെന്നത് വ്യക്തമല്ല.
കെനിയായിലെ ഏറ്റവും മികച്ച വ്യവസായമാണ് ഫ്ലവര്‍ ഫാമിങ്ങ്.കാര്‍നേഷന്‍,റോസ് ..എന്നിവയുടെ കയറ്റുമതിയില്‍ കെനിയ ലോകപ്രസിഗ്ദമാണ്. 10,000ജോലിക്കാര്‍ വരേയുള്ള ഫ്ലവര്‍ഫാംസ് ഇവിടെയുണ്ട്.എല്ലാ കൊല്ലവും കോടിക്കണക്കിനു പൂക്കള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു.ഇവിടെത്തെ കാലാവസ്ഥ ഫ്ലവര്‍ ഫാമിങ്ങിന് ഉതകുന്നതാണ്-പ്രത്യേകിച്ചും റോസ് ഫാമിങ്ങിന്.ഏതാണ്ട് 150 ഫ്ലവര്‍ ഫാംസ് കെനിയായിലുണ്ട്. ഒരു ഒഴിവുകാലത്ത് ഞങ്ങള്‍ ലെയ്ക്ക് നക്കുറു കാണാന്‍ ഇറങ്ങിയതാണ്.നെയ്‌വാഷ[നെയ്രോബിയില്‍ നിന്ന് ഒന്നര മണിക്കുര്‍]വഴിയാണ് യാത്ര. നെയ്‌വാഷയില്‍ ലെയ്ക്ക് ഉള്ളതിനാലാകാം ധാരാളം ഫ്ലവര്‍ ഫാംസ് ഉണ്ട്.ഒരു കൂട്ടുകാരന്‍ അവിടെ ഫ്ലവര്‍ഫാമില്‍ ജോലി ചെയ്യുന്നതിനാല്‍ ഞങ്ങളവിടെ ഇറങ്ങാന്‍ തീരുമാനിച്ചു-ഫ്ലവര്‍ഫാം കാണാന്‍ കുറേകാലമായുള്ള ആഗ്രഹമാണ്. വലിയ ഗ്രീന്‍ ഹൌസ്സിലാണ് റോസാചെടികളെ വളര്‍ത്തുന്നത്. ഓരോന്നിനും വേറെ വേറെ സെക്ഷനുകളുണ്ട്-ചെറിയ പോളിത്തീന്‍ ബാഗുകളില്‍ നട്ടിരിക്കുന്ന റോസാകൊംബുകള്‍ ഒരു ഭാഗത്ത്,പൊടിച്ചു തളിരിട്ട ചെടികള്‍ വേറൊരു ഭാഗത്ത്,പൂവിട്ട ചെടികള്‍ മറ്റൊരു ഭാഗത്ത്,.... വളരെ ആധുനികരീതിയിലാണ് ചെടികളെ വളര്‍ത്തുന്നത്.ചൂട് കൂടുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ സെന്‍സിങ്ങ് സ്പ്രിങ്ങ്ക്ലര്‍ ഗ്രീന്‍ ഹൌസില്‍ ഉടനീളം കണ്ടു.അതു കൊണ്ട് എല്ലായിപ്പോളും ജലാംശം ഒരുപോലെ മണ്ണില്‍ നിലനിര്‍ത്താം.വിവിധ രോഗാണുക്കളില്‍ നിന്ന് ചെടികളെ രക്ഷിക്കാന്‍ ഇടക്കിടെ ഇന്‍സെക്ടിസൈട് സ്പ്രേ ചെയ്യാറുണ്ടെന്നറിഞ്ഞു.. വിരിയാന്‍ പോകുന്ന മുട്ടുകളാണ് ഹാര്‍വെസ്റ്റ് ചെയ്യാറുള്ളത്-യൂണിഫോമിട്ട് കൈയ്യില്‍ ഗ്ലവ്സ്സ് ധരിച്ച[മൂള്ളു കൊള്ളാതിരിക്കാന്‍] സ്ത്രീകള്‍ ,ഗാര്‍ഡെനിങ്ങ് സിസ്സേര്‍സ്സ് ഉപയോഗിച്ച് റോസ് ബഡ്സ് തണ്ടോടു കൂടി നീളത്തിന്‍ മുറിച്ച് , വാടാതിരിക്കാന്‍ വെള്ളമുള്ള ബക്കറ്റില്‍ ശേഖരിക്കുന്നത് കാണാന്‍ കഴിഞ്ഞു. സ്റ്റോര്‍ഹൌസ്സില്‍ പലനിറത്തിലുള്ള റോസ്സുകള്‍ വേര്‍തിരിച്ച് ,പല കൂട്ടങ്ങളാക്കി ,ബ്രൌണ്‍ പേപ്പറിലും ട്രാന്‍സ്പേരന്റ് പോളിത്തീനിനും കടഭാഗം പൊതിഞ്ഞ് കയറ്റുമതിക്കായി ഒരുക്കുന്ന ബഹളമാണ്.അതിമനോഹരമായ വിവിധ നിറങ്ങളിലുള്ള റോസാപുക്കള്‍ കണ്ണിനു കുളിര്‍മയേകി.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
അധികമിരുണ്ടൊരു രാത്രിയായിരുന്നു. വാതിലിl ശക്തിയായ തട്ടി വിളികേട്ടാണ്‌ ഉണർന്നത്‌. കിടപ്പിൽ നിന്നെഴുന്നേൾക്കാൻ കഴിഞ്ഞില്ല. കയർ പഴകി, വലിഞ്ഞു തൂങ്ങിയ കട്ടിലാണ്‌. കട്ടിലിനു താഴെ ഇത്തിരിയിടത്ത്‌ പായ വിരിച്ചാണ്‌ ഭാര്യയും രണ്ടു മക്കളും കിടക്കുന്നുത്‌. ഇരുളിൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ വാതിൽ തുറക്കാൽ നോക്കിയാൽ അവരെ ചവുട്ടി മെതിക്കേണ്ടി വരും. അത്‌ ഓർത്തിട്ടല്ല എഴുന്നേൽക്കാതിരുന്നത്‌. കയർ അയഞ്ഞു തൂങ്ങിയതു കൊണ്ട്‌ എഴുന്നേൽക്കാൻ കുറച്ചു സമയമൊന്നും പോര. വാതിൽ തുറക്കാത്തതു കൊണ്ടാകാം വാതിലിനെ തള്ളിയകറ്റി അവർ അകത്തേക്കു വന്നു. എത്ര പേരുണ്ടെന്ന്‌ കാണാലായില്ല, ആകെ ഇരുള്. അവർ തെളിച്ച വെളിച്ചത്തിൽ മക്കളുടെ പഠിപ്പു മേശയിൽ എന്തോ പരതുന്നതു കണ്ടു. മറ്റു ചിലർ അടുക്കളയിലേക്ക്‌ നീങ്ങുന്നതും. അടുക്കളയിൽ നിന്നും അവരുടെ സംഭാഷണത്തോടു കൂടി പാത്രങ്ങൾ തട്ടി മറിച്ചിടുന്ന ശബ്ദങ്ങൾ കേട്ടു. കൂടെ, അവരുടെ ചവിട്ടേറ്റിട്ടാകാം മക്കൾ കരയുന്നതും. ഞാൻ ഭാര്യയെ, മക്കളെ നോക്കി. പക്ഷെ, കാണാനായില്ല. ഇരുളോടുകൂടി ഭയത്തിന്റെ ഒരു പുക മറ കൂടി കണ്ണിനെ ബാധിച്ചിരുന്നു. ഒന്നും കിട്ടാതെ വന്നതു കൊണ്ടാകാം അവർ തിരച്ചിൽ നിർത്തി വന്ന്‌ എനിക്ക്‌ ചുറ്റും നിന്നും, വെളിച്ചും എന്റെ മുഖത്തേക്ക്‌ പ്രകാശിപ്പിച്ചു. …മോനെ…. എല്ലാം നിർത്തിക്കോണം… അല്ലെങ്കിൽ നിന്റെ നാക്ക്‌ ഞങ്ങളറുത്തെടുക്കും….. ശിരസ്സിൽ രണ്ടു പ്രഹരവും തന്നിട്ടവർ പുറത്തേക്ക്‌ പോയി, പോകും വഴി വാതിലിനെ ശക്തിയായി ചവുട്ടി ശബ്ദവും കേൾപ്പിച്ചു. നിശ്ചലമായി നിന്നിരുന്ന നിമിഷങ്ങൾക്കു ശേഷം ഭാര്യ വിളക്കു കൊളുത്തി. വെളിച്ചമെത്തി മുറി മുറിയെ കാണിച്ചപ്പോൾ മക്കൾ കട്ടിലിലെത്തി എന്നെ കെട്ടി പിടിച്ചു, ഭാര്യയും ചേർന്നിരുന്നു. അവൾ പറഞ്ഞു നമുക്കിനി ആ കച്ചവടം വേണ്ട…വേറെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം… കച്ചവടം എന്റെ തൊഴിലാണ്‌. ഉപജീവന മാര്‍ഗ്ഗം. സർക്കാർ നടത്തുന്ന മാംസ വില്പനശാലയിൽ നിന്നും മൊത്തമായി മാംസം വാങ്ങി നാട്ടിലെ ഉൾപ്രദേശങ്ങളിൽ, സൈക്കിളിൾ കൊണ്ടുപോയി വില്പന നടത്തുന്നു. സൈക്കിളിൽ പോകുമ്പോൾ ഹോണ്‍ വിളിയോടു കൂടി എന്റെ കലമ്പിച്ച സ്വരത്തിൽ പാടുകയും ചെയ്തു. അദ്ധ്വാനിക്കുന്നവന്റെ, കഷ്ടപ്പെടുന്നവന്റെ മോചനത്തെക്കുറിച്ച്‌ ആരൊക്കയോ പാടിയിട്ടുള്ള ഗാനങ്ങള്‍. സ്വന്തം ഭാഷയിലും അപരഭാഷയിലുമുള്ള ഗാനങ്ങളുടെയൊന്നും ശരിയായ അർത്ഥങ്ങൽ അറിഞ്ഞിട്ടല്ല പാടിയി രുന്നത്‌. അതിന്റെ താളവും ഈണവും, പാടുമ്പോൾ കിട്ടുന്ന ഈർജ്ജവുമാണെന്നെ മോഹിപ്പിച്ചിരിന്നത്‌. അവർ പറഞ്ഞതിന്റെ പൊരുൾ ഞാനറിയുന്നു. നാക്കു ചെത്തുക വിഴി അവരെന്റെ വാക്കുകളും രുചിയുമാണ്‌ ഇല്ലാതാക്കാൻ നോക്കുന്നത്‌. ചെറുപ്പം മുതൽ അനുഭവിച്ച രുചികളും പാടിയ പാട്ടുകളും ഏതു നിമിഷവും എന്നിൽ നിന്നും തട്ടിയകറ്റപ്പെടാമെന്നും, നാളെ അടിമയാക്കപ്പെടുമെന്നും, വില്പന ചരക്കാക്കുമെന്നും….. !
ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ആണ്‍പെണ്‍ ശബ്ദങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന കലാകാരനാണ് രാഘേഷ്. ഇരുപതാം വയസുമുതല്‍ ഗാനമേളട്രൂപ്പുകളില്‍ ഗായകനായി തിളങ്ങിയിട്ടുണ്ട് ഈ കലാകാരന്‍. ഒട്ടേറെ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും രാഘേഷിന് ലഭിച്ചിട്ടുണ്ട്. കോമഡി ഉത്സവവേദിയിലെത്തിയ രാഘേഷ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒരേ സമയം ആണ്‍ ശബ്ദത്തിലും പെണ്‍ ശബ്ദത്തിലും ഈ താരം പാട്ട് പാടി. നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ ഈ താരത്തിന്റെ മാസ്മരിക പ്രകടനത്തിന് സമ്മാനിച്ചത്. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
Export as ASCII CitationBibTeXDublin CoreEP3 XMLEndNoteHTML CitationJSONMETSMultiline CSVObject IDsOpenURL ContextObjectRDF+N-TriplesRDF+N3RDF+XMLReferReference Manager Atom RSS 1.0 RSS 2.0 Subject Area (2002) CMFRI News Clippings (2002) Group by: Creators | Item Type Jump to: C | S Number of items at this level: 2002. C CMFRI, Kochi (2016) കടലറിവുകൾ തുറന്ന് സിഎംഎഫ്ആർഐ... [Image] CMFRI, Kochi (2021) Blue revolution: Whether in gastronomy or medicine, India is beginning to harness the untapped potential of seaweed. The Hindu. CMFRI, Kochi (2012) CMFRI bags Indira Gandhi Rajabhasha Puraskar for the second time. CMFRI Newsletter Cadalmin (134). p. 24. CMFRI, Kochi (2019) Central Marine Fisheries Research Institute All set for a blue revolution. Indian Council of Agricultural Research, New Delhi. CMFRI, Kochi (2013) F.V. Silver Pompano- New Fishery Vessel for CMFRI. [Image] CMFRI, Kochi (2021) India seeks to develop seaweed and shrimp sectors The Fish Site dated 27th September 2021. The Fish Site. CMFRI, Kochi (2020) India unveils financial plan to support fisheries sector. Seafood Source. CMFRI, Kochi (2020) കോവിഡ് കാലത്തെ കാർഷിക മുന്നേറ്റത്തിന് സി.എം.എഫ്.ആർ.ഐ. Kisan Vani All India Radio Kochi F M 102.3 dated 02nd June 2020. [Video] CMFRI, Kochi (2016) MSU and CMFRI sign MoU to offer Ph.D. programmes on marine biodiversity, The Hindu 20th August 2016. The Hindu. CMFRI, Kochi (2014) Marine Fish Landings in India Newspaper Clippings. [Image] CMFRI, Kochi (2016) Mysteries of marine life on show. [Image] CMFRI, Kochi (2013) Open sea cage culture to help boost fish production in state The New Indian Express dated 17th October 2013. [Image] CMFRI, Kochi (2017) Samudra. [Video] CMFRI, Library (2022) കായൽ മുരിങ്ങ-കല്ലുമ്മക്കായ വിളവെടുപ്പ്. [Video] CMFRI, Library (2021) 1.35 lakh in eight months; CMFRI with the project The News Glory dated 26th November 2021. The News Glory. CMFRI, Library (2021) മത്സ്യക്കൃഷിയിലൂടെ എട്ടു മാസം കൊണ്ട് 1.35 ലക്ഷം രൂപ വരുമാനം ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ Malayala Manorma dated 27th November 2021. Malayala Manorama. CMFRI, Library (2021) എട്ടു മാസം കൊണ്ട് 1.35 ലക്ഷം രൂപ വരുമാനം; പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ Times Malayalam dated 27th November 2021. Times Malayalam. CMFRI, Library (2018) 10 marine fisheries from India identified as targeted fishery Business Standard dated 6th April 2018. Business Standard. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വന്‍വിജയം: പ്രതിദിനം 10 ടണ്‍ വിളവെടുപ്പ് NewInk dated 10th December 2021. NewInk. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വിജയമെന്ന് സിഎംഎഫ്ആര്‍ ഐ ; പ്രതിദിനം 10 ടണ്‍ വിളവെടുപ്പ് Thejas News dated 10th December 2021. Thejas News. CMFRI, Library (2021) കക്കവിളയെടുപ്പ്; ഒരു ദിവസം 10 ടൺ വരെ ശേഖരിച്ച് മത്സ്യത്തൊഴിലാളികൾ The Times of India Samayam dated 10th December 2021. Samayam. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം; പ്രതിദിനം 10 ടൺ വിളവെടുപ്പ് Janayugom dated 10th December 2021. Janayugom. CMFRI, Library (2021) വേമ്പനാട് കായലിൽ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം; പ്രതിദിനം 10 ടൺ വിളവെടുപ്പ് Pathanamthitta Media dated 10th December 2021. Pathanamthitta Media. CMFRI, Library (2021) വേമ്പനാട് കായലിൽ കക്ക പുനരുജ്ജീവന പദ്ധതി, പ്രതിദിനം 10 ടൺ വിളവെടുപ്പ്, പദ്ധതി വിജയമെന്ന് സിഎംഎഫ്ആർഐ Asianet News dated 11th December 2021. Asianet News. CMFRI, Library (2021) പ്രതിദിനം 10 ടൺ വിളവെടുപ്പ്; വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം News 18 Malayalam dated 10th December 2021. News 18 Malayalam. CMFRI, Library (2021) പ്രതിദിനം 10 ടൺ വിളവെടുപ്പ്; വൻ വിജയമായി വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി Malayala Manorama dated 10th December 2021. Malayala Manorama. CMFRI, Library (2021) പ്രതിദിനം 10 ടൺ വിളവെടുപ്പ്; വൻ വിജയമായി വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി. Malayala Manorama dated 10th December 2021. Malayala Manorama. CMFRI, Library (2018) 10 മത്സ്യ ചെമ്മീൻ ഇനങ്ങളുടെ മുൻഗണനാ പട്ടിക തയാർ Deepika dated 6th April 2018. Deepika. CMFRI, Library (2018) 10 മത്സ്യ, ചെമ്മീൻ ഇനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറായി Mathrubhumi dated 6th April 2018. Mathrubhumi. CMFRI, Library (2018) 10 മത്സ്യ, ചെമ്മീൻ ഇനങ്ങളുടെ മുൻഗണനാപ്പട്ടിക തയ്യാറായി Deshabimani dated 06th April 2018. Deshabhimani. CMFRI, Library (1979) 11 p.c. rise in marine fish production The Sunday Standard Dated 19th August 1979. The Sunday Standard. CMFRI, Library (2020) 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിംഗ് നിരോധനം വേണം Siraj dated 11th January 2020. Siraj. CMFRI, Library (2020) 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിംഗ് നിരോധിക്കണം Metro Vaartha dated 11th January 2020. Metro Vaartha. CMFRI, Library (2020) 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം വേണം Madhyamam dated 11th January 2020. Madhyamam. CMFRI, Library (2020) കടലിൽ 12 നോട്ടിക്കൽ മൈൽ ദൂരം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തണം Suprabhatham dated 11th January 2020. Suprabhatham. CMFRI, Library (2018) സംസ്ഥാനത്ത് മത്സ്യോൽപാദനം 12 ശതമാനം കൂടി Chandrika dated 27th June 2018. Chandrika. CMFRI, Library (2018) സമുദ്ര മത്സ്യോൽപാദനം കേരളത്തിൽ 12 ശതമാനത്തിന്റെ വർധന Kerala Bhushanam dated 27th June 2018. Kerala Bhushanam. CMFRI, Library (2018) സംസ്ഥാനത്ത് സമുദ്രമത്സ്യലഭ്യത മുൻവർഷത്തേക്കാൾ 12% കൂടിയിട്ടുണ്ട് Asianet News dated 27th June 2018. [Video] CMFRI, Library (2018) 13 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് സി.എം.എഫ്.ആർ.ഐയിൽ പരിശീലനം Mathrubhumi dated 14th March 2018. Mathrubhumi. CMFRI, Library (2018) 15 കോടിയുടെ കൂടുമൽസ്യപദ്ധതി Malayala Manorama dated 29th June 2018. Malayala Manorama. CMFRI, Library (2018) രാജ്യാന്തര സഫാരി സമ്മേളനം 15 ന് Metro Vartha dated 12th January 2018. Metro Vartha. CMFRI, Library (2018) മത്സ്യ ഭക്ഷ്യ വിപണന മേള 15 ന് ആരംഭിക്കും Deepika dated 13th January 2018. Deepika. CMFRI, Library (2018) സിഎംഎഫ്ആർഐയുടെ മത്സ്യ, ഭക്ഷ്യ, കാർഷിക മേള 15 മുതൽ Janayugom dated 13th January 2018. Janayugom. CMFRI, Library (2018) മത്സ്യ-ഭക്ഷ്യ-കാർഷികമേള 15 മുതൽ Janmabhumi dated 13th January 2018. Janmabhumi. CMFRI, Library (2018) സഫാരി സമ്മേളനം 15 മുതൽ Malayala Manorama dated 12th January 2018. Malayala Manorama. CMFRI, Library (2018) രാജ്യാന്തര സഫാരി സമ്മേളനം 15-ന് തുടങ്ങും Mathrubhumi dated 13th January 2018. Mathrubhumi. CMFRI, Library (2016) മത്തി വക നഷ്ടം 150 കോടി Madhyamam dated 8th July 2016. Madhyamam. CMFRI, Library (2016) മത്തി ക്ഷാമം; ഈ വര്‍ഷം നഷ്ടം 150 കോടി Metrovaartha dated 8th July 2016. Metrovaartha. CMFRI, Library (2016) മത്തി ക്ഷാമം : സാമ്പത്തിക നഷ്ടം 150 കോടി Janayugom dated 8th July 2016. Janayugom. CMFRI, Library (2016) മത്തി കിട്ടാനില്ല നഷ്ടം 150 കോടി Keralakaumudi dated 8th July 2016. Keralakaumudi. CMFRI, Library (2016) മത്തിയുടെ ക്ഷാമം: നഷ്ടം 150 കോടി Malayala Manorama dated 8th July 2016. Malayala Manorama. CMFRI, Library (2016) മത്തി കുറഞ്ഞു : നഷ്ടം 150 കോടി Mangalam dated 8th July 2016. Mangalam. CMFRI, Library (2016) കടലില്‍ മത്തി ഇല്ല; നഷ്ടം 150 കോടി Mathrubhumi dated 8th July 2016. Mathrubhumi. CMFRI, Library (2018) രാജ്യാന്തര സഫാരി സമ്മേളനം 15ന് തുടങ്ങും മത്സ്യമേഖലയിൽ ഉപഗ്രഹവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് രൂപരേഖ തയ്യാറാക്കും Janayugom dated 12th January 2018. Janayugom. CMFRI, Library (2018) 1st fisherwoman shares the thrill Decan Chronicle dated 16th October 2018. Deccan Chronicle. CMFRI, Library (2018) സ്ത്രീകർഷക കൂട്ടായ്മയിൽ വിളഞ്ഞത് 20 ടൺ കടൽമുരിങ്ങ Deshabhimani dated 2nd June 2018. Deshabhimani. CMFRI, Library (2020) കേരളത്തില്‍ മത്തിയും അയലയും കുറവ്; മത്തി കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ Janmabhumi dated 1st July 2020. Janmabhumi. CMFRI, Library (2020) സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞു; മത്തി 20 വർഷത്തെ ഏറ്റവും താഴ്ന്നനിലയിൽ Madhyamam dated 1st July 2020. Madhyamam. CMFRI, Library (2020) 20,000കോടി : മത്സ്യമേഖല മിന്നും Kerala Kaumudi dated 19th May 2020. Kerala Kaumudi. CMFRI, Library (2018) മീൻപിടിത്തം 200 നോട്ടിക്കൽ മൈൽ വരെ അനുവദിച്ചേക്കും Mathrubhumi dated 12th November 2018. Mathrubhumi. CMFRI, Library (2018) ചെറുമീൻ പിടിത്തം: സംസ്ഥാനത്തിന് 221 കോടി രൂപ നഷ്ടമെന്ന് സി.എം.എഫ്.ആർ.ഐ Mathrubhumi dated 3rd June 2018. Mathrubhumi. CMFRI, Library (2021) 23,500 ലിറ്റര്‍ ജലസംഭരണിയില്‍ നൂതന മത്സ്യകൃഷി; ലക്ഷ്യം എട്ട് മാസം കൊണ്ട് 1.35 ലക്ഷം വരുമാനം; പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാന്‍ കേന്ദ്രനീക്കം Janmabhumi dated 26th November 2021. Janmabhumi. CMFRI, Library (2021) 23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി Deepika dated 27th November 2021. Deepika. CMFRI, Library (2021) 23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി Suprabhatham dated 27th November 2021. Suprabhatham. CMFRI, Library (2021) 23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ടുമാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം നേടുക ലക്ഷ്യം Asianet News dated 26th November 2021. Asianet News. CMFRI, Library (2019) ആഴക്കടലിലെ വിസ്മയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം 24 News dated 5th February 2019. [Video] CMFRI, Library (2019) മത്തിയുടെ ലഭ്യതയെക്കുറിച്ചു ദീർഘകാല അടിസ്ഥാനത്തിൽ പ്രവചനം നടത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കുമെന്ന് വിദഗ്ദ്ധർ 24 News dated 6th August 2019. [Video] CMFRI, Library (2019) വേമ്പനാട്ടു കായൽ പഠനത്തിൽ ഗവേഷകർക്കൊപ്പം ഇനി വിദ്യാർഥികളും 24 News dated 6th August 2019. [Video] CMFRI, Library (2019) 250 students join CMFRI project to study Kerala’s Vembanad Lake The Hindu Business Line dated 6th August 2019. The Hindu Business Line. CMFRI, Library (2017) ലക്ഷദ്വീപിൽ അകപ്പെട്ട 250 പേർ തിരിച്ചെത്തി Deshabhimani dated 11th December 2017. Deshabhimani. CMFRI, Library (2017) 250 മീൻപിടിത്ത തൊഴിലാളികൾ കൊച്ചിയിൽ തിരിച്ചെത്തി Malayala Manorama dated 11th December 2017. Malayala Manorama. CMFRI, Library (2021) കൊവിഡ് വിനയായി സമുദ്രങ്ങളിലെത്തിയത് 25000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ Kerala Kaumudi dated 11th November 2021. Kerala Kaumudi. CMFRI, Library (2019) കരിങ്കോഴിയെ പരിചയപ്പെടാം; സിഎംഎഫ്ആർഐയിൽ വിപണന മേള 27ന് Malayala Manorama dated 26th June 2019. Malayala Manorama. CMFRI, Library (2016) തീരനൈപുണ്യ: 28 വനിതകൾ പരിശീലനം പൂർത്തിയാക്കി Deshabhimani dated 12th January 2017. Deshabhimani. CMFRI, Library (2017) സി.എം.എഫ്ആർ.ഐ തീരനൈപുണ്യ പദ്ധതിയിൽ 28 സ്ത്രീകൾക്കു പരിശീലനം Malayala Manorama dated 12th January 2017. Malayala Manorama. CMFRI, Library (2021) ആഴക്കടൽ മത്സ്യബന്ധനം: 2950 കോടി രൂപയുടെ പദ്ധതി ധാരണ Kerala Kaumudi dated 3rd February 2021. Kerala Kaumudi. CMFRI, Library (2021) ആഴക്കടല്‍ മല്‍സ്യബന്ധനം: അമേരിക്കന്‍ കമ്പനിയും കെഎസ്ഐഎന്‍സിയുമായി 2950 കോടി രൂപയുടെ പദ്ധതിക്ക് ധാരണ Azhimukham dated 3rd February 2021. Azhimukham. CMFRI, Library (2020) 3 ഏക്കറിൽ കൃഷിയൊരുക്കാൻ സി. എം. എഫ്. ആർ. ഐ Madhyamam dated 15th May 2020. Madhyamam. CMFRI, Library (2017) 30 ബോട്ടുകളെയും കുറിച്ച് വിവരമില്ല Mathrubhumi dated 11th December 2017. Mathrubhumi. CMFRI, Library (2021) 30,000 ടണ്ണിലൂടെ 75 കോടിയുടെ നേട്ടം വൻ വരുമാനം: കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ് Siraj dated 7th September 2021. Siraj. CMFRI, Library (2021) കടൽ പായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്, പ്രതിവർഷം 30,000 ടൺ കടൽപ്പായൽ, 75 കോടിയുടെ നേട്ടമുണ്ടാക്കാമെന്ന് പഠനം Asianet News dated 6th September 2021. Asianet News. CMFRI, Library (2022) മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ്,കഴിഞ്ഞ വർഷം ലഭിച്ചത് കേവലം 3297 ടൺ മത്തി Asianet News dated 6th July 2022. Asianet News. CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടണ്ണിലെത്തി Mathrubhumi dated 28th July 2022. Mathrubhumi. CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ : വികസന സാധ്യതകൾ മുന്നോട്ടുവെച്ചു സി എം എഫ് ആർ ഐ Manorama Online dated 27th July 2022. Manorama Online. CMFRI, Library (2022) കഴിഞ്ഞ വർഷം ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ Madhyamam dated 28th July 2022. Madhyamam. CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ Metro Vaartha dated 28th July 2022. Metro Vaartha. CMFRI, Library (2022) കടൽപായൽ ഉൽപാദനം 34,000 ടൺ Suprabhatham dated 28th July 2022. Suprabhatham. CMFRI, Library (2022) കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ചത് 34,000 ടൺ കടൽപായൽ Deshabhimani dated 28th July 2022. Deshabhimani. CMFRI, Library (2022) 34,000 ടൺ കടൽപായൽ ഉൽപാദിപ്പിച്ചു Deepika dated 28th July 2022. Deepika. CMFRI, Library (2022) കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ, വികസനസാധ്യതകൾ മുന്നോട്ട് വച്ച് സി എം എഫ് ആർ ഐ Sathyam Online dated 28th July 2022. Sathyam Online. CMFRI, Library (2022) രാജ്യത്ത് ഉൽപാദിപ്പിച്ചത് 34000 ടൺ കടൽപായൽ Malayala Manorama dated 29th July 2022. Malayala Manorama. CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ; വികസന സാധ്യതകൾ മുന്നോട്ട് വെച്ച് സിഎംഎഫ്ആർഐ Malayalam Express dated 27th July 2022. Malayalam Express. CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ; വികസന സാധ്യതകൾ മുന്നോട്ട് വെച്ച് സിഎംഎഫ്ആർഐ News18 dated 27th July 2022. News 18. CMFRI, Library (2022) 342 sites for seaweed farming identified, 9.7 mn tonnes production expected Daijiworld dated 27th July 2022. Daijiworld.com. CMFRI, Library (2022) 342 sites for seaweed farming identified, 9.7 mn tonnes production expected Punjab News Express dated 27th July 2022. Punjab News Express. CMFRI, Library (2022) ഡോ. എം. അനുശ്രീക്ക് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ഐ സി എ ആർ ദേശീയപുരസ്‌കാരം 4 U Times dated 22nd July 2022. [Video] CMFRI, Library (2017) കേരളത്തിലെത്തുന്ന 40 ശതമാനം മത്സ്യവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് Suprabhatham dated 29th April 2017. Suprabhatham. CMFRI, Library (2021) കടൽ പായൽ ലക്ഷദ്വീപിന്റെ പുതിയ സാമ്പത്തിക സ്രോതസ്സ് 4th Frame dated 6th September 2021. 4th Frame. CMFRI, Library (2018) 5.6% rise in marine fish production The New Indian Express dated 27th June 2018. The New Indian Express. CMFRI, Library (2018) കേരളത്തിൽ 500 കൂടു മത്സ്യ കൃഷി യൂണിറ്റുകൾ : സി.എം.എഫ്.ആർ.ഐ പദ്ധതിക്ക് തുടക്കം Mathrubhumi dated 13th September 2018. Mathrubhumi. CMFRI, Library (2018) മാലിന്യസംസ്കരണത്തിന്റെ 52 മാതൃകകളുമായി സി.എം.എഫ്.ആർ.ഐ സമ്മേളനം Mathrubhumi dated 13th April 2018. Mathrubhumi. CMFRI, Library (2016) തീരസംരക്ഷണ സമഗ്രപദ്ധതി 6 മാസത്തിനകം: മന്ത്രി Deshabhimani dated 8th July 2016. Deshabhimani. CMFRI, Library (2021) ഒരു മത്സ്യക്കൂടിൽനിന്ന് 600 കിലോ കരിമീൻ Deepika dated 14th August 2021. Deepika. CMFRI, Library (2021) കൂട്ടിൽ വിളഞ്ഞത് 600 കിലോ കരിമീൻ Mathrubhumi dated 14th August 2021. Mathrubhumi. CMFRI, Library (2021) കോവിഡ് പ്രതിസന്ധിയിൽ മരടിലെ പട്ടികജാതി കുടുംബങ്ങൾക്ക് തുണയായി കൂടുമത്സ്യകൃഷി; ഒരു മത്സ്യക്കൂടിൽ നിന്നും 600 കിലോ കരിമീൻ Sathyam Online dated 13th August 2021. Sathyamonline. CMFRI, Library (2021) ഒരു കൂട്ടിൽ നിന്നും 600 കിലോ കരിമീൻ; കോവിഡ് പ്രതിസന്ധിയിൽ തുണയായി കൂടുമത്സ്യകൃഷി News 18 malayalam dated 13th August 2021. News 18 Malayalam. CMFRI, Library (2017) സി.എം.എഫ്.ആര്‍.ഐ.യുടെ കടല്‍യാത്രയ്ക്ക് 70 വയസ്സ്‌ Mathrubhumi dated 15th February 2017. Mathrubhumi. CMFRI, Library (2022) ഏഴ് കൂടുകളിലായി 7000 കരിമീൻ കുഞ്ഞുങ്ങൾ, ദിനിൽ പ്രസാദിന് സർക്കാരിന്‍റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരം Asianet News dated 28th March 2022. Asianet News. CMFRI, Library (2021) വൻതോതിലുള്ള കടല്‍ പായൽ കൃഷിയുമായി ലക്ഷദ്വീപ്; വര്ഷം 75 കോടി രൂപ നേടാമെന്ന് പഠനം The Indian Express Malayalam dated 6th September 2021. The Indian Express Malayalam. CMFRI, Library (2021) വേറിട്ടൊരു ബിസിനസ്; കടൽ പായലിൽ നിന്ന് 75 കോടി രൂപ വരുമാനം The Times of India Samayam dated 6th September 2021. The Times of India Samayam. CMFRI, Library (2021) ലക്ഷദ്വീപിന് പുതിയ സാമ്പത്തിക സ്രോതസ്; വൻതോതിൽ കടൽ പായൽ കൃഷി ആരംഭിക്കുന്നു; പ്രതിവർഷം നേടാനാകുക 75 കോടി രൂപ വരെ Media Mangalam dated 6th September 2021. Media Mangalam. CMFRI, Library (2021) ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചങ്ങാടത്തിലെ പായൽ കൃഷി: നൂറ് മേനി കൊയ്യാനൊരുങ്ങി ദ്വീപ് നിവാസികൾ:ലക്ഷ്യം 75 കോടിയുടെ വരുമാനം Janam Online dated 6th September 2021. Janam Online. CMFRI, Library (2022) ആഴക്കടൽ അറിവുകൾ: സിഎംഎഫ്ആർഐക്ക് 75 വയസ് Mangalam dated 4th February 2022. Mangalam. CMFRI, Library (2022) ആഴക്കടലിൻറെ അറിവുകൾ തേടിയുള്ള യാത്രയ്ക്ക് ഇന്ന് 75 വയസ് Metro Vartha dated 4th February 2022. Metro Vartha. CMFRI, Library (2022) സിഎംഎഫ്ആർഐക്ക് 75 വയസ്സ് Deepika dated 4th February 2022. Deepika. CMFRI, Library (2022) സി.എം.എഫ്.ആർ.ഐക്ക് 75 വയസ്സ് Suprabhatham dated 4th February 2022. Suprabhatham. CMFRI, Library (2022) സി എം എഫ് ആർ ഐക്ക് 75 വയസ്സ്; ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിക്കു തുടക്കം Kerala Bhooshanam dated 4th February 2022. Kerala Bhoooshanam. CMFRI, Library (2022) സിഎംഎഫ്ആർഐക്ക് 75 വയസ്സ്; ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിക്കു തുടക്കം Manoramaonline dated 3rd February 2022. Manoramaonline Karshakasree. CMFRI, Library (2021) 75 ൻ്റെ നിറവിൽ സി.എം.എഫ്.ആർ.ഐ. Kerala Kaumudi dated 21st November 2021. Kerala Kaumudi. CMFRI, Library (2022) സി.എം.എഫ്.ആർ.ഐ 75-ാo വയസ്സിൽ Kerala Kaumudi dated 4th February 2022. Kerala Kaumudi. CMFRI, Library (2022) സിഎംഎഫ്ആർഐക്ക് 75; ഒരുവർഷത്തെ ആഘോഷത്തിന് തുടക്കം Deshabhimani dated 4th February 2022. Deshabhimani. CMFRI, Library (2020) കലർപ്പില്ലാത്ത കടൽ വിഭവങ്ങളുടെ ഭക്ഷ്യമേള 8 മുതൽ Metro Vaartha dated 6th January 2020. Metro Vaartha. CMFRI, Library (2016) 80 Per Cent of Marine Biodiversity in Indian Ocean Not Classified: Expert NDTV dated 2nd December 2016. NDTV. CMFRI, Library (2021) 9 Islands of Lakshadweep to be Seaweed Cultivation Hub Breaking News Today dated 6th September 2021. Breaking News Today. CMFRI, Library (2021) 9 Islands of Lakshadweep to be Seaweed Cultivation Hub News 18 dated 6th September 2021. News 18. CMFRI, Library (2021) 9 islands in Lakshadweep to be seaweed hub DTNext dated 6th September 2021. DTNext. CMFRI, Library (2021) 9 islands in Lakshadweep to be seaweed hub Outlook The News Scroll dated 6th September 2021. Outlook. CMFRI, Library (2017) വിത്തുമത്സ്യ ബാങ്കുകൾക്കായി 9 കോടി രൂപ അനുവദിച്ചു Deshabhimani dated 29th July 2017. Deshabhimani. CMFRI, Library (2022) കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്: ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമത് Aagolavartha dated 29th September 2022. Aagolavartha. CMFRI, Library (2022) കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ Aagolavartha dated 3rd November 2022. Aagolavartha. CMFRI, Library (2017) Action against use of chemicals in fish The Hindu dated 11th April 2017. The Hindu. CMFRI, Library (2017) Action plan for sustainable management of marine ecosystems The Hindu dated 2nd July 2017. The Hindu. CMFRI, Library (2016) Action plan mooted to boost mariculture The Times of India dated 1st October 2016. The Times of India. CMFRI, Library (2019) Afro-Asian Team visits Munambam Times of India dated 19th October 2019. The Times of India. CMFRI, Library (2019) Afro-Asian fisheries delegation visits Munambam The New Indian Express dated 19th October 2019. The New Indian Express. CMFRI, Library (2019) After floods, mussel farmers reap a bumper harvest The Hindu dated 30th May 2019. The Hindu. CMFRI, Library (2021) After struggling to earn a living, Kochi transgender now fishing her way to success The New Indian Express dated 16th March 2021. The New Indian Express. CMFRI, Library (2022) വേനൽ ചൂടിന് നാടൻ പ്രതിരോധം; പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ വി കെ Agolavartha dated 21st February 2022. Agolavartha. CMFRI, Library (2021) കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, തിലാപ്പിയ വിളവെടുപ്പ് Agolavartha dated 25th December 2021. Agolavartha. CMFRI, Library (2022) ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ Agolavartha dated 27th September 2022. Agolavartha. CMFRI, Library (2022) അനിയന്ത്രിത ചെറുമീൻപിടിത്തം കേരളത്തിൻറെ മത്സ്യമേഖലയ്ക്കു നഷ്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Agolavartha dated 6th July 2022. Agolavartha. CMFRI, Library (2018) Agriculture key to economy Deccan Chronicle dated 15th March 2018. Deccan Chronicle. CMFRI, Library (2017) Aid in memory of scientist given to student The Hindu dated 15th September 2017. The Hindu. CMFRI, Library (2020) Alien Species crowding out local mussels The Times of India dated 8th July 2020. The Times of India. CMFRI, Library (2016) Ambitious action plan to popularise mariculture activities Business Standard dated 2nd October 2016. Business Standard. CMFRI, Library (2018) സംസ്ഥാനത്ത് സമുദ്ര മത്സ്യോത്പാദനത്തിൽ വർദ്ധനവ് Amrita News dated 27th June 2018. [Video] CMFRI, Library (2022) And now, a seaweed-based nutraceutical cure for fatty liver disease Business Standard dated 27th September 2022. Business Standard. CMFRI, Library (2022) Andaman & Nicobar Islands, CMFRI in pact for data collection The Hindu Businessline dated 21st October 2022. The Hindu Businessline. CMFRI, Library (2022) Andaman and Nicobar administration has begun online survey of marine fish catch. Researchers at the ICAR-Central Marine Fisheries Research Institute (CMFRI), Kochi collected data The Times Bureau dated 20th October 2022. The Times Bureau. CMFRI, Library (2016) Andaman gets training in seaweed farming The Hindu dated 29th October 2016. The Hindu. CMFRI, Library (2022) Andaman launches online data collection for marine catch United News of India dated 19th October 2022. United News of India. CMFRI, Library (2018) Annual marine fish landings increase by 5.6% in 2017 The Financial Express dated 27th June 2018. The Financial Express. CMFRI, Library (2016) Anti-diabetic nutraceutical from CMFRI soon The Hindu dated 16th May 2016. The Hindu. CMFRI, Library (2017) Anti-obesity product made from seaweeds to hit the market soon Hindustantimes dated 25th May 2017. Hindustantimes. CMFRI, Library (2019) App to generate database of wetlands : CMFRI teams up with ISRO to collect data The Hindu dated 1st October 2019. THE HINDU. CMFRI, Library (2018) As climate changes, our fish are at sea The Times of India dated 29thJanuary 2018. The Times of India. CMFRI, Library (2018) Asianet Money Time Asianet News dated 10th February 2018. [Video] CMFRI, Library (2018) സമുദ്ര പദ്ധതി Asianet News Money Time dated 2nd December 2018. [Video] CMFRI, Library (2018) ഞണ്ട് കൃഷി Asianet News Money Time dated 5th May 2018. [Video] CMFRI, Library (2022) മത്സ്യലഭ്യതയുടെ വിവരശേഖരണം: ആൻഡമാനിന് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം Asianet News dated 19th October 2022. Asianet News. CMFRI, Library (2022) ചില്ലറക്കാരനല്ല പൊട്ടുവെള്ളരി ജ്യൂസ്, കൃഷിയും ജ്യൂസും ജനകീയമാക്കാൻ കെവികെ Asianet News dated 21st February 2022. Asianet News. CMFRI, Library (2021) കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, തിലാപ്പിയ വിളവെടുപ്പ് Asianet News dated 24th December 2021. Asianet News. CMFRI, Library (2022) ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ Asianet News dated 27th September 2022. Asianet News. CMFRI, Library (2021) മീന്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരള തീരത്ത് മത്തി തിരിച്ചെത്തുന്നു Asianet News dated 2nd January 2021. Asianet News. CMFRI, Library (2022) കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ Asianet News dated 3rd November 2022. Asianet News. CMFRI, Library (2019) കടലിനടിയിലെ മായക്കാഴ്ചകൾ പൊതുജനങ്ങൾക്കായി തുറന്നിട്ട് കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ. Asianet News dated 5th February 2019. [Video] CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി Asianet News dated 5th May 2022. Asianet News. CMFRI, Library (2022) അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിൻറെ മത്സ്യമേഖലയ്ക്കു നഷ്ട്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Asianet News dated 6th July 2022. Asianet News. CMFRI, Library (2021) Automated feeder transforms scope of fish growth, production The Times of India dated 18th March 2021. The Times of India. CMFRI, Library (2022) Award for CMFRI Director The Hindu dated 25th May 2022. The Hindu. CMFRI, Library (2022) Award for CMFRI Director for works on fish genetics The Hindu dated 24th May 2022. The Hindu. CMFRI, Library (2016) Award for CMFRI Director, The Hindu dated 18th August 2016. The Hindu. CMFRI, Library (2017) Award for CMFRI Scientist Times of India dated 16th June 2017. Times of India. CMFRI, Library (2017) Awareness class held for farmers The Hindu Business Line dated 24th August 2017. The Hindu Business Line. CMFRI, Library (2017) Awareness on cleanliness The Times of India dated 26th September 2017. Times of India. CMFRI, Library (1978) Awareness programme on conservation of protected elasmobranchs ICAR Website Dated 30th August 2019. ICAR Website. p. 1. CMFRI, Library (2021) കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, തിലാപ്പിയ വിളവെടുപ്പ് Azadi Ka Amrit Mahotsav dated 24th December 2021. Azadi Ka Amrit Mahotsav. CMFRI, Library (2021) കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിന് ആഴക്കടൽ ഗവേഷണ ദൗത്യം Azhimukham dated 24 February 2021. Azhimukham. CMFRI, Library (2021) അലിമണിക് ഫാന്‍-ജ്ഞാനസമുദ്രത്തിലെ കപ്പലോട്ടക്കാരന്‍ Azhimukham dated 2nd February 2021. Azhimukham. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം BLive dated 11th December 2021. BLive. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി കെവികെ BLive dated 5th January 2022. BLive. CMFRI, Library (2021) Best research institute award for C M F R I The Hindu 20th July 2020. The Hindu. CMFRI, Library (2017) Better days for marine fish species with Recirculating Aquaculture System by CMFRI The New Indian Express dated 30th January 2017. The New Indian Express. CMFRI, Library (2021) ରାଜ୍ୟର ପ୍ରଥମ ମେରାଇନ୍ କେଜ୍ କଲଚର ପ୍ରକଳ୍ପ ଉଦ୍ଘାଟିତ Bhaskar dated 08th August 2021. Bhaskar. CMFRI, Library (2017) Big boost for coastal aquaculture in state The Indian Express dated 3rd April 2017. The New Indian Express. CMFRI, Library (2021) Biofloc tilapia farming set to help India's rural poor The Fish Site dated 26th November 2021. The Fish Site. CMFRI, Library (2018) Biologist moots integrated approach for ensuring food security Business Standard dated 23rd January 2018. Business Standard. CMFRI, Library (2021) Black clams released in Kerala's Vembanad Lake to boost incomes of inland fishermen The New Indian Express dated 10th December 2021. The New Indian Express. CMFRI, Library (2018) Blend science, business in fisheries: CM The Hindu dated 11th November 2018. The Hindu. CMFRI, Library (2018) Blue green brigade to cleanse waterbodies Deccan Chronicle dated 25th July 2018. Deccan Chronicle. CMFRI, Library (2018) Blue revolution will give impetus to food production The Hindu Business Line dated 3rd December 2018. The Hindu Business Line. CMFRI, Library (2018) Boat owners to move HC for squid-jigging right The New Indian Express dated 05th December 2018. The New Indian Express. CMFRI, Library (2016) Breakthrough in mari-culture Deccan Chronicle dated 21st October 2016. Deccan Chronicle. CMFRI, Library (1981) Breakthrough in oyster breeding The Indian Express Dated 18th September 1981. The Indian Express. (In Press) CMFRI, Library (2019) Bright prospects for pearlspot seed farming The Hindu dated 25th June 2019. The Hindu. CMFRI, Library (2021) Bumper fish harvest for Christmas The Hindu dated 25th December 2021. The Hindu. CMFRI, Library (2016) Bumper harvest of pearl spot fish by tribals Financial Express dated 21st December 2016. The Financial Express. CMFRI, Library (2016) Bumper harvest of pearl spot fish by tribals PTI Dated 21st December 2016. Press Trust of India. CMFRI, Library (2017) കൂട്, മീൻ കൂടാൻ Business Manorama dated 24th April 2017. Business Manorama. CMFRI, Library (2016) CITES Register Number for CMFRI, Kochi, India. Additional Director General of Forests. CMFRI, Library (2022) CMFRI Comes Up With Natural Remedy For Fatty Liver Disease From Seaweeds Hi India dated 27th September 2022. Hi India. CMFRI, Library (2017) CMFRI Completes 70 Years in Marine Fisheries Research Pioneer News dated 14th February 2017. Pioneer News. CMFRI, Library (2017) CMFRI Completes 70 Years in Marine Fisheries Research, Will Celebrate Platinum Jubilee on 18 Feb NDTV dated 14th February 2017. NDTV. CMFRI, Library (2016) CMFRI Director Dr A. Gopalakrishnan wins Gold Medal from the Asian Fisheries Society for research in promoting open sea cage culture and coastal cage culture among fishermen. Deccan Chronicle dated 18th August 2016. Deccan Chronicle. CMFRI, Library (2022) CMFRI Online data sampling begins at Andamans The Times of India dated 20th October 2022. The Times of India. CMFRI, Library (2017) CMFRI Opens Research Centre in West Bengal NDTV dated 30th March 2017. NDTV. CMFRI, Library (2018) CMFRI Winter School from tomorrow The Hindu dated 22nd January 2018. The New Indian Express. CMFRI, Library (2019) CMFRI Workshop on fisheries for AARDO member nations The Hindu Business Line dated 19th October 2019. The Hindu Business Line. CMFRI, Library (2016) CMFRI achieves breakthrough in mariculture through seed production of orange spotted grouper The Times of India dated 22nd October 2016. The Times of India. CMFRI, Library (1979) CMFRI adopts Harijan village The Indian Express Dated 15th march 1979. The Indian Express. (In Press) CMFRI, Library (2017) CMFRI aims to boost fishoutput in Lakshadweep The Hindu Business Line dated 31st August 2017. The Hindu Business Line. CMFRI, Library (2017) CMFRI all set to celebrate platinum jubilee Business Standard dated 14th February 2017. Business Standard. CMFRI, Library (2017) CMFRI all set to celebrate platinum jubilee India Today dated 14th February 2017. India Today. CMFRI, Library (2018) CMFRI article wins award The Hindu dated 20th September 2018. The Hindu. CMFRI, Library (2022) CMFRI bags two ICAR awards The Hindu dated 16th July 2022. The Hindu. CMFRI, Library (2022) CMFRI begins study of fish catch data in Andaman and Nicobar Islands Weekly Voice dated 19th October 2022. Weekly Voice. CMFRI, Library (2017) CMFRI behind the significant GIS-based development Deccan Chronicle dated 24th April 2017. Deccan Chronicle. CMFRI, Library (2016) CMFRI boost to sea cage culture enterprises The Hindu dated 23rd October 2016. The Hindu. CMFRI, Library (2017) CMFRI brief throws light on ‘fishy’ method The Hindu Business Line dated 21th February 2017. The Hindu Business Line. CMFRI, Library (2019) CMFRI calls for citizen participation The Hindu dated 31st July 2019. The Hindu. CMFRI, Library (2017) CMFRI celebrates foundation day The Hindu dated 4th February 2017. The Hindu. CMFRI, Library (2016) CMFRI claims success in mass seed production of fish species Business Standard dated 21st October 2016. Business Standard. CMFRI, Library (2016) CMFRI cmfri signs MoU with MS University Deccan Chronicle dated 25th August 2016. Deccan Chronicle. CMFRI, Library (2022) CMFRI comes up with natural remedy for fatty liver disease from seaweeds Newsroom Odisha dated 27th September 2022. Newsroom Odisha. CMFRI, Library (2022) CMFRI comes up with natural remedy for fatty liver disease from seaweeds The Economic Times dated 27th September 2022. The Economic Times. CMFRI, Library (2022) CMFRI develops a seaweed-based natural treatment for fatty liver disease News Track dated 27th September 2022. News Track. CMFRI, Library (2017) CMFRI develops anti-obesity medicine from marine organism Business Standard dated 16th February 2017. Business Standard. CMFRI, Library (2017) CMFRI develops anti-obesity nutraceutical The Hindu dated 28th May 2017. The Hindu. CMFRI, Library (2017) CMFRI develops anti-obesity nutraceutical from seaweeds The Hindu Business Line dated 16th February 2017. The Hindu Business Line. CMFRI, Library (2017) CMFRI develops app to identify fish varieties The Hindu dated 17th February 2017. The Hindu. CMFRI, Library (2017) CMFRI develops breeding tech for Indian pompano Deccan Chronicle dated 20th August 2017. Deccan Chronicle. CMFRI, Library (2017) CMFRI develops breeding tech for Indian pompano The Hindu Business Line dated 20th August 2017. The Hindu Business Line. CMFRI, Library (2017) CMFRI develops breeding technology of food fish The Hindu Business Line dated 28th April 2017. The Hindu Business Line. CMFRI, Library (2017) CMFRI develops breeding technology of food fish The New Indian Express dated 27th April 2017. The New Indian Express. CMFRI, Library (2019) CMFRI develops capsule to fight hypertension The Hindu dated 29th May 2019. The Hindu. CMFRI, Library (2017) CMFRI develops e-database on fishing activities Times of India dated 24th April 2017. Times of India. CMFRI, Library (2017) CMFRI develops fish seed production tech for 3 species Business Standard dated 26th April 2017. Business Standard. CMFRI, Library (2017) CMFRI develops fish seed production tech for 3 species India Today dated 27th April 2017. India Today. CMFRI, Library (2021) CMFRI develops hatchery technology for black seabream The Hindu dated 5th March 2021. The Hindu. CMFRI, Library (2017) CMFRI develops high value fish seeds Deccan Chronicle dated 26th April 2017. Deccan Chronicle. CMFRI, Library (2022) CMFRI develops natural remedy for fatty liver disease The New Indian Express dated 28th September 2022. The New Indian Express. CMFRI, Library (2019) CMFRI develops nutraceutical product to combat hypertension Business Standard dated 28th May 2019. Business Standard. CMFRI, Library (2017) CMFRI develops seed production technology of high value species Daiji World dated 26th April 2017. Daiji World. CMFRI, Library (2022) CMFRI discovers natural treatment for fatty liver illness from seaweeds Agri News dated 27th September 2022. Agri News. CMFRI, Library (2021) CMFRI extends support to SC families in Kochi to start biofloc fish farming Metro Vartha dated 27th November 2021. Metro vartha. CMFRI, Library (2016) CMFRI extends technical support to Bangladesh Business Standard dated 14th December 2016. Business Standard. CMFRI, Library (2018) CMFRI forsays into lab waste management Deccan Chronicle dated 24th September 2018. Deccan Chronicle. CMFRI, Library (2017) CMFRI gets Rs 9 crore to boost marine fish production Business Standard dated 29th July 2017. Business Standard. CMFRI, Library (2017) CMFRI gets Rs 9 crore to set brood banks of marine fish The New Indian Express dated 30th July 2017. The New Indian Express. CMFRI, Library (2017) CMFRI gets Rs 9 crore to set up national brood banks for marine fishes Times of India dated 29th July 2017. Times of India. CMFRI, Library (2017) CMFRI gets a new water reuse system The New Indian Express dated 31st January 2017. The New Indian Express. CMFRI, Library (2017) CMFRI gives a shot in the arm for coastal security with fish-landing centre database The New Indian Express dated 24th April 2017. The New Indian Express. CMFRI, Library (2022) CMFRI gives assist to Andaman and Nicobar Islands for knowledge assortment of marine fish catch The Times of Truth dated 19th October 2022. The Times of Truth. CMFRI, Library (2019) CMFRI gives you a chance to get to know the treasures of the sea The New Indian Express dated 4th February 2019. The New Indian Express. CMFRI, Library (2021) CMFRI helps TG person turn fish entrepreneur The Times of India dated 16th March 2021. The Times of India. CMFRI, Library (2022) CMFRI identifies 342 sites for large-scale seaweed farming The Hindu BusinessLine dated 30th July 2022. The Hindu BusinessLine. CMFRI, Library (2022) CMFRI identifies 342 sites for seaweed farming The Hindu dated 28th July 2022. The Hindu. CMFRI, Library (2022) CMFRI identifies new fish in India Coast The Hindu dated 3rd February 2022. The Hindu. CMFRI, Library (2016) CMFRI identifies new species of mackerel in Kerala waters The Hindu Business Line dated 5th October 2016. The Hindu Business Line. CMFRI, Library (2016) CMFRI in Kerala to fish out aquatic weeds from waterbodies The New Indian Express dated 5th December 2016. The New Indian Express. CMFRI, Library (2016) CMFRI initiative to curb greenhouse gas emissions The Hindu Business Line dated 29th December 2016. The Hindu. CMFRI, Library (2016) CMFRI initiative to empower fisherwomen begins The New Indian Experess dated 7th November 2016. The New Indian Express. CMFRI, Library (2016) CMFRI inks pact with varsity to boost marine life research The Hindu Business Line dated 25th August 2016. The Hindu Business Line. CMFRI, Library (2016) CMFRI intends to reboost mariculture FIS Worldnews dated 5th October 2016. FIS Worldnews. CMFRI, Library (2016) CMFRI introduces new fresh water fish to tackle aquatic weeds Business Standard dated 7th December 2016. Business Standard. CMFRI, Library (2017) CMFRI joins hands with ISRO to identify Potential Fishing Zone Business Standard dated 22nd November 2017. Business Standard. CMFRI, Library (2017) CMFRI joins hands with ISRO to identify Potential Fishing Zone Outlook dated 22nd November 2017. Outlook. CMFRI, Library (2017) CMFRI joins hands with ISRO to identify potential fishing zone The Hindu Business Line dated 23rd November 2017. The Hindu Business Line. CMFRI, Library (2020) CMFRI launches GIS-based database on fish landing centres The Hindu Business Line dated 7th May 2020. The Hindu Business Line. CMFRI, Library (2018) CMFRI launches project on cage fish farming at Nettoor The Times of India dated 13th September 2018. The Times of India. CMFRI, Library (2016) CMFRI lists climate change impact on fisheries to SAARC body The Hindu Business Line dated 31st December 2016. The Hindu Business Line. CMFRI, Library (2022) CMFRI offers support to Andaman and Nicobar Islands for data collection of marine fish catch The Hindu dated 19th October 2022. The Hindu. CMFRI, Library (2016) CMFRI offers training to Bangla fisheries officials The Hindu Business Line dated 15th December 2016. The Hindu Business Line. CMFRI, Library (2018) CMFRI open house highlights effects of climate change The Hindu dated 5th February 2018. The Hindu. CMFRI, Library (2018) CMFRI open house points to impact of climate change Deccan Chronicle dated 4th February 2018. Deccan Chronicle. CMFRI, Library (2019) CMFRI opens doors to marine wonders for public The Hindu dated 4th February 2019. The Hindu. CMFRI, Library (2017) CMFRI opens new Regional Research Centre The Hindu Business Line dated 31st March 2017. The Hindu Business Line. CMFRI, Library (2017) CMFRI opens research centre in West Bengal Business Standard dated 30th March 2017. Business Standard. CMFRI, Library (2016) CMFRI plans thrust on mariculture to meet rising seafood demand The Hindu Business Line dated 4th October 2016. The Hindu Business Line. CMFRI, Library (2017) CMFRI project gets 9 cr aid Deccan Chronicle dated 29th July 2017. Deccan Chronicle. CMFRI, Library (2018) CMFRI project to start 500 cage fish farming units in Kerala The New Indian Express dated 13th September 2018. The New Indian Express. CMFRI, Library (2019) CMFRI promoting cage farming at Kadamakudy The Hindu dated 2nd March 2019. The Hindu. CMFRI, Library (2016) CMFRI provides inputs on seaweed farming to Fisheries Dept Business Standard dated 28th October 2016. Business Standard. CMFRI, Library (2022) CMFRI ranks first among Fisheries & Animal Science research institutes in India Instaa PR dated 29th September 2022. Instaa PR. CMFRI, Library (2022) CMFRI receives two honours The Times Bureau dated 16th July 2022. The Times Bureau. CMFRI, Library (2016) CMFRI retains overall title The Hindu dated 2nd September 2016. The Hindu. CMFRI, Library (2019) CMFRI seeks public participation for lake research project The Hindu dated 16th December 2019. The Hindu. CMFRI, Library (2018) CMFRI sets up unit to manage laboratory glass wastes The Hindu dated 4th October 2018. The Hindu. CMFRI, Library (2020) CMFRI showcases marine biodiversity The Hindu dated 5th February 2020. The Hindu. CMFRI, Library (2016) CMFRI signs MoU with Sundaranar uty The Times of India dated 25th August 2016. The Times of India. CMFRI, Library (2016) CMFRI signs pact with TN varsity on marine research India Today News dated 25th August 2016. India Today News. CMFRI, Library (2016) CMFRI signs pact with TN varsity on marine research Business Standard dated 24th August 2016. Business Standard. CMFRI, Library (2016) CMFRI signs pact with TN varsity on marine research Mathrubhumi dated 25th August 2016. Mathrubhumi. CMFRI, Library (2020) CMFRI starts cultivation of tubers, pulses The Times of India dated 15th May 2020. The Times of India. CMFRI, Library (2018) CMFRI students’ collective to save villages from plastic menace The New Indian Express dated 26th July 2018. The New Indian Express. CMFRI, Library (2017) CMFRI study suggests ban on light fishing The Hindu dated 18th February 2017. The Hindu. CMFRI, Library (2016) CMFRI submits Country Status Report on climate change impact Business Standard dated 28th December 2016. Business Standard. CMFRI, Library (2016) CMFRI submits Fish Status Report Deccan Chronicle dated 29th December 2016. Deccan Chronicle. CMFRI, Library (2016) CMFRI submits country status report on Indian fisheries The Hindu Business Line dated 28th December 2016. The Hindu Business Line. CMFRI, Library (2017) CMFRI succeeds in seed production of food fish The Hindu Business Line dated 26th April 2017. The Hindu Business Line. CMFRI, Library (2016) CMFRI succeeds in seed production of orange spotted grouper The Times of India dated 22nd October 2016. The Times of India. CMFRI, Library (2017) CMFRI summer school to train researchers The Hindu dated 13th July 2017. The Hindu. CMFRI, Library (2019) CMFRI symposium on oil sardine The Hindu dated 5th August 2019. The Hindu. CMFRI, Library (2017) CMFRI takes steps to curb juvenile fishing The Hindu Business Line dated 12th July 2017. The Hindu Business Line. CMFRI, Library (2018) CMFRI to address fishermen’s concern towards draft mariculture policy The Hindu Business Line dated 17th November 2018. The Hindu Business Line. CMFRI, Library (2017) CMFRI to boost marine fish seed production Economic Times dated 29th January 2017. Economic Times. CMFRI, Library (2017) CMFRI to celebrate platinum jubilee The Hindu Business Line dated 14th February 2017. The Hindu Business Line. CMFRI, Library (2017) CMFRI to draft action plan for sustainable ocean wealth The Hindu Business Line dated 3rd July 2017. The Hindu Business Line. CMFRI, Library (2018) CMFRI to expand research to tap pharma prospects of marine life Money Control dated 22nd January 2018. Money Control. CMFRI, Library (2017) CMFRI to felicitate country’s first ‘fisher couple’ hailing from Kochi The New Indian Express dated 4th May 2017. The New Indian Express. CMFRI, Library (2017) CMFRI to formulate action plan for protecting coastal ecosystems The Hindu Business Line dated 2nd July 2017. The Hindu Business Line. CMFRI, Library (2017) CMFRI to formulate action plan for sustainable management of marine ecosystem Business Standard dated 1st July 2017. Business Standard. CMFRI, Library (2018) CMFRI to help Maha start 500 cage fish farms Deccan Chronicle dated 3rd May 2018. Deccan Chronicle. CMFRI, Library (2018) CMFRI to host international symposium The New Indian Express dated 13th January 2018. The New Indian Express. CMFRI, Library (2017) CMFRI to launch 'winter school' The New Indian Express dated 14th September 2017. The New Indian Express. CMFRI, Library (2018) CMFRI to launch 500 cage fish farming units The New Indian Express dated 29th June 2018. The New Indian Express. CMFRI, Library (2017) CMFRI to launch fish finder App today The New Indian Express dated 18th February 2017. The New Indian Express. CMFRI, Library (2018) CMFRI to launch school session on climate change The Hindu Business Line dated 24th September 2018. The Hindu Business Line. CMFRI, Library (2018) CMFRI to launch winter school on climate change issues The New Indian Express dated 17th September 2018. The New Indian Express. CMFRI, Library (2017) CMFRI to make use of satellite data The New Indian Express dated 23rd December 2017. The New Indian Express. CMFRI, Library (2017) CMFRI to make use of satellite data for mapping of marine fisheries The Hindu dated 23rd December 2017. The Hindu. CMFRI, Library (2019) CMFRI to organise competitions for school students The New Indian Express dated 17th September 2019. The New Indian Express. CMFRI, Library (2018) CMFRI to organise workshop on use of remote sensing imagery in fisheries industry The Hindu Business Line dated 2nd January 2018. The Hindu Business Line. CMFRI, Library (2016) CMFRI to prepare docu on juvenile fishing Times of India dated 11th September 2016. Times of India. CMFRI, Library (2018) CMFRI to promote cage farming Deccan Chronicle dated 9th January 2018. Deccan Chronicle. CMFRI, Library (2018) CMFRI to promote cage fish farming The Hindu dated 9th July 2018. The Hindu. CMFRI, Library (2017) CMFRI to reveal secrets of marine life to public Deccan Chronicle dated 31st January 2017. Deccan Chronicle. CMFRI, Library (2019) CMFRI to run KVK in Lakshadweep The Hindu dated 8th March 2019. The Hindu. CMFRI, Library (2017) CMFRI to set up action plan for coastal ecosystem Deccan Chronicle dated 2nd July 2017. Deccan Chronicle. CMFRI, Library (2017) CMFRI to set up brood banks of marine fish The Hindu Business Line dated 28th July 2017. The Hindu Business Line. CMFRI, Library (2017) CMFRI to study climate impact on fisheries The Hindu Business Line dated 19th February 2017. The Hindu Business Line. CMFRI, Library (2017) CMFRI to study tuna, climate Deccan Chronicle dated 19th February 2017. Deccan Chronicle. CMFRI, Library (2021) CMFRI to support SC families in Kochi to become small fishing entrepreneurs Devdiscource dated 27th November 2021. Devdiscourse. CMFRI, Library (2018) CMFRI to train 5,000 fishers in open sea cage farming The New Indian Express dated 30th January 2018. The New Indian Express. CMFRI, Library (2018) CMFRI to train Afro-Asian researchers, officials Deccan Chronicle dated 14th March 2018. Deccan Chronicle. CMFRI, Library (2018) CMFRI to train fishermen in open sea cage farming The New Indian Express dated 9th January 2018. The New Indian Express. CMFRI, Library (2018) CMFRI to train officials from 13 Afro-Asian countries The New Indian Express dated 14th March 2018. The New Indian Express. CMFRI, Library (2017) CMFRI to use satellite data for spatial mapping of marine Business Standard dated 22nd December 2017. Business Standard. CMFRI, Library (2017) CMFRI to use satellite data for spatial mapping of marine resources The Hindu Business Line dated 23rd December 2017. The Hindu Business Line. CMFRI, Library (2017) CMFRI to work out national marine fisheries index Times of India dated 18th July 2017. Times of India. CMFRI, Library (2017) CMFRI told to prepare National Marine Fisheries Index The New Indian Express dated 19th July 2017. The New Indian Express. CMFRI, Library (2022) CMFRI tops list of ICAR fisheries institutes in research activities The Hindu dated 12th October 2022. The Hindu. CMFRI, Library (2022) CMFRI tops the list of ICAR fisheries institutes in research activities The Hindu dated 13th October 2022. The Hindu. CMFRI, Library (2018) CMFRI trains fishers in open sea cage farming Deccan Chronicle dated 30th January 2018. Deccan Chronicle. CMFRI, Library (2016) CMFRI trains officials from Bangladesh The New Indian Express dated 15th December 2016. The New Indian Express. CMFRI, Library (2016) CMFRI transfers seaweed farming technology to Andamans Economic Times dated 28th October 2016. Economic Times. CMFRI, Library (2016) CMFRI transfers seaweed farming technology to Andamans Siasat News dated 29th October 2016. Siasat News. CMFRI, Library (2016) CMFRI transfers seaweed farming technology to Andamans Udaipur Kiran dated 28th October 2016. Udaipur Kiran. CMFRI, Library (2022) CMFRI turns 75 The New Indian Express dated 4th February 2022. The New Indian Express. CMFRI, Library (2017) CMFRI turns a fine 70 The New Indian Express dated 14th February 2017. The New Indian Express. CMFRI, Library (2017) CMFRI vessel joins search, rescue ops. The New Indian Express dated 11th December 2017. The New Indian Express. CMFRI, Library (2018) CMFRI wins ICAR awards The Hindu dated 5th July 2018. The Hindu. CMFRI, Library (2022) CMFRI wins national recognition; bags two ICAR Awards. Aqua Star, 28 (10). p. 156. CMFRI, Library (2022) CMFRI wins national recognition; bags two ICAR awards. Aquaculture Spectrum, 5 (7). p. 68. ISSN 2581-7892 CMFRI, Library (2022) CMFRI wins two awards The Times of India dated 16th July 2022. The Times of India. CMFRI, Library (2022) CMFRI wins two awards The Times of India dated 16th July 2022. The Times of India. CMFRI, Library (2017) CMFRI's 21 day summer school begins The New Indian Express dated 13th July 2017. The New Indian Express. CMFRI, Library (2022) CMFRI's Natural remedy for fatty liver disease from seaweeds Odisha TV dated 27th September 2022. Odisha TV. CMFRI, Library (2022) CMFRI's cage fish farming efforts win recognition The Hindu dated 28th March 2022. The Hindu. CMFRI, Library (2021) CMFRI's effort helps boost clam production in Vembanad Lake IANS live dated 10th December 2021. IANS live. CMFRI, Library (2021) CMFRI's effort helps boost clam production in Vembanad Lake Our Community Now dated 12th December 2021. Our Community Now. CMFRI, Library (2021) CMFRI's efforts to increase clam catch in Kerala's Vembanad lake yield results The Hindu Business Line dated 14th December 2021. The Hindu Business Line. CMFRI, Library (2017) CMFRI's new centre at Digha to focus on Hilsa Times of India dated 30th March 2017. Times of India. CMFRI, Library (2017) CMFRI's winter school from Dec 1 The Hindu dated 30th November 2017. The Hindu. CMFRI, Library (2022) CMFRI, Andaman admin ink MoU on marine fish catch data collection Devdiscourse dated 19th October 2022. Devdiscourse. CMFRI, Library (2017) CMFRI, ISRO JV for fish forecast Deccan Chronicle dated 23rd November 2017. Deccan Chronicle. CMFRI, Library (2016) CMFRI, MSU sign MoU for research on Gulf of Mannar The Hindu dated 25th August 2016. The Hindu. CMFRI, Library (2017) CMFRI, WWF join hands to enhance productivity The New Indian Express dated 4th July 2017. The New Indian Express. CMFRI, Library (2017) CMFRI’s GIS-based info to step up security at sea The Hindu dated 24th April 2017. The Hindu. CMFRI, Library (2021) CMFRI’s effort helps boost Clam production in Vembanad Lake Wrap Spots dated 10th December 2021. Wrap Spots. CMFRI, Library (2021) CMFRI’s effort helps boost clam production in Vembanad Lake Trade brains dated 10th December 2021. Trade Brains. CMFRI, Library (2021) CMFRI’s effort helps boost clam production in Vembanad Lake Mathrubhumi dated 10th December 2021. Mathrubhumi. CMFRI, Library (2021) CMFRI’s effort helps to boost clam production in Vembanad Lake The Outreach dated 10th December 2021. The Outreach. CMFRI, Library (2022) CMFRI’s efforts to popularise cage fish farming gets recognition The Hindu Businessline dated 28th March 2022. The Hindu Businessline. CMFRI, Library (2019) CMFRI’s food, agri-aqua fest a huge draw The Hindu dated 15th November 2019. The Hindu. CMFRI, Library (2017) CMFRI’s recirculating aquaculture system to help fish production The Hindu dated 30th January 2017. The Hindu. CMFRI, Library (2018) CMFRI’s special winter school to discuss climate change issues The Hindu dated 24th September 2018. The Hindu. CMFRI, Library (2018) COMAD Mathrubhumi News dated 12th April 2018. [Video] CMFRI, Library (2021) Cage Fish Farming is Bringing in Rich Profit for Kerala Dalit Self-Help Group: Here's how Indiatimes dated 13th August 2021. Indiatimes. CMFRI, Library (2017) Cage aquaculture spreading fast The Hindu dated 3rd April 2017. The Hindu. CMFRI, Library (2016) Cage culture of pearl spot proves a hit The Times of India dated 21st December 2016. The Times of India. CMFRI, Library (2017) Cage farming of fish gaining popularity in Kerala Business Standard dated 2nd April 2017. Business Standard. CMFRI, Library (2017) Cage farming of fish gaining popularity in Kerala Daiji World dated 2nd April 2017. Daiji World. CMFRI, Library (2019) Cage fish farmers in district reap profit The Times of India dated 4th September 2019. The Times of India. CMFRI, Library (2018) Cage fish farming at sea catching up in coastal AP The Times of India dated 17th August 2018. The Times of India. CMFRI, Library (2017) Cage fish farming becoming a hit in Kerala Press Trust of India dated 3rd April 2017. Press Trust of India. CMFRI, Library (2019) Cage fish farming set for revival at Kadamakudy The Times of India dated 26th April 2019. The Times of India. CMFRI, Library (2020) Call for insurance scheme to compensate fishers' loss due to weather advisories The New Indian Express dated 30th December 2020. The New Indian Express. CMFRI, Library (2020) Call for insurance scheme to compensate fishers’ loss The Hindu dated 30th December 2020. The Hindu. CMFRI, Library (2018) Call for policy decision to curb plastic pollution of marine ecosystem The New Indian Express dated 13th April 2018. The New Indian Express. CMFRI, Library (2017) Call for review of subsidies in marine fisheries sector The Hindu dated 5th July 2017. The Hindu. CMFRI, Library (2019) Call for speedy technology transfer to eradicate poverty The Hindu dated 30th October 2019. THE HINDU. CMFRI, Library (2019) Call to address data gap in shark fisheries The Hindu dated 24th July 2019. The Hindu. CMFRI, Library (2018) Call to focus on marine environmental impact study The Hindu dated 23rd July 2018. The Hindu. CMFRI, Library (2020) Call to implement insurance scheme in marine fisheries The Hindu Business Line dated 30th December 2020. The Hindu Business Line. CMFRI, Library (2017) Call to review subsidies in marine fisheries sector The New Indian Express dated 5th July 2017. The New Indian Express. CMFRI, Library (2016) Call to use remote sensing to assess fisheries potential The Hindu Business Line dated 22nd November 2016. The Hindu Business Line. CMFRI, Library (2016) Call to utilize prospects of ICT to improve library system Times of India dated 25th November 2016. Times of India. CMFRI, Library (2017) Campaign against marine pollution The Hindu dated 23rd January 2017. The Hindu. CMFRI, Library (2017) Campaign on marine pollution begins 'The New Indian Express dated 23rd January 2017. The New Indian Express. CMFRI, Library (2018) Catch of the day: Oil sardines back on Kerala’s waters The Hindu Business Line dated 30th March 2018. The Hindu Business Line. CMFRI, Library (2019) Caution against unchecked exploitation of marine life The Hindu dated 26th July 2019. The Hindu. CMFRI, Library (2019) Central Marine Fisheries Research Institute All set for a blue revolution. ICAR News, 25 (3). pp. 14-20. CMFRI, Library (2021) Central Marine Fisheries Research Institute adjudged the best research institute under ICAR The Hindu Business Line 20th July 2020. The Hindu Business Line. CMFRI, Library (2020) Central Marine Fisheries Research Institute adjudged the best research institute under ICAR The Hindu Businesslne dated 20th July 2020. The Hindu Business Line. CMFRI, Library (2017) Central Marine Fisheries Research Institute drive against marine pollution Deccan Chronicle dated 23rd January 2017. Deccan Chronicle. CMFRI, Library (2018) Central Marine Fisheries Research Institute scientists, technical assistant win Indian Council of Agricultural Research awards The New Indian Express dated 7th July 2018. The New Indian Express. CMFRI, Library (2022) Central marine research body makes seaweed-based product to fight fatty liver Hindustan Times dated 27th September 2022. Hindustan Times. CMFRI, Library (2017) Centre asks CMFRI to draft National Mariculture Policy The Hindu dated 9th May 2017. The Hindu. CMFRI, Library (2021) Centre eyes creating sustainable seaweed financial system: Fisheries Secretary The Times of Truth dated 25th September 2021. The Times of Truth. CMFRI, Library (2021) Centre eyes developing a sustainable seaweed economy: Fisheries Secretary Breaking News dated 25th September 2021. Breaking News. CMFRI, Library (2021) Centre eyes developing a sustainable seaweed economy: Fisheries Secretary Business Journal dated 25th September 2021. Business Journal. CMFRI, Library (2021) Centre eyes developing a sustainable seaweed economy: Fisheries Secretary RVPG Media dated 25th September 2021. RVPG Media. CMFRI, Library (2021) Centre eyes developing a sustainable seaweed economy: Fisheries Secretary The Outreach dated 25th September 2021. The Outreach. CMFRI, Library (2021) Centre eyes developing sustainable seaweed economy: Fisheries Secretary The Hindu dated 26th September 2021. The Hindu. CMFRI, Library (2019) Centre suggests Kerala model marine conservation to other maritime states The New Indian Express dated 16th March 2019. The New Indian Express. CMFRI, Library (2019) Centre to invest ₹25,000 cr in fisheries in 3-5 years The Hindu Business Line dated 4th September 2019. The Hindu Business Line. CMFRI, Library (2017) Centre urges T.N. fishermen to take to deep sea fishing The Hindu dated 9th May 2017. The Hindu. CMFRI, Library (2016) ശാസ്ത്രജ്ഞർ കർഷകർക്ക് വേണ്ടി പ്രവർത്തിക്കണം: കേന്ദ്രമന്ത്രി Chandrika dated 17th June 2016. Chandrika. CMFRI, Library (2022) കേന്ദ്രത്തിൻറെ സ്വച്ഛ്‌ഭാരത് പദ്ധതി; പായൽ നിറഞ്ഞ ചിറ ഇനി മീനുകൾ വൃത്തിയാക്കും Channel Today dated 3rd November 2022. Channel Today. CMFRI, Library (2014) Clam fishery gets global green certification The Hindu dated 29th October 2014. The Hindu. CMFRI, Library (2020) Climate crisis in marine ecosystem to be the focus of MECOS-3 The Times of India dated 1st January 2020. The Times of India. CMFRI, Library (2021) Coastal areas in Kerala will witness increasing sea surge in coming years: Experts The Financial Express 6th June 2021. The Financial Express. CMFRI, Library (2019) Coastal conservation study on track The Hindu dated 8th May 2019. The Hindu. CMFRI, Library (2019) Creation of separate dept for fisheries welcomed The Times of India dated 2nd February 2019. The Times of India. CMFRI, Library (2016) Cry for care: Call to stop catching shark, ray young Deccan Chronicle dated 10th September 2016. Deccan Chronicle. CMFRI, Library (2021) Cultivation of seaweed would boost economy and reduce impact of climate crisis, says Union Fisheries Secretary Devdiscourse dated 25th September 2021. Devdiscourse. CMFRI, Library (2021) Cultivation of seaweed would boost economy and reduce impact of climate crisis, says Union Fisheries Secretary Outlook The News Scroll dated 25th September 2021. Outlook the News Scroll. CMFRI, Library (2021) DDG (Fisheries Science), ICAR visits Digha Regional Centre of ICAR-CMFRI ICAR News dated 7th October 2021. ICAR News. CMFRI, Library (2018) രാജ്യത്ത് മത്സ്യോത്പാദനം തിരിച്ചുവരവിന്റെ പാതയിലെന്ന് സി.എം.എഫ്.ആർ.ഐ. DEN MTN News dated 26th June 2018. [Video] CMFRI, Library (2019) വേമ്പനാട്ടു കായൽ പഠനത്തിൽ ഗവേഷകർക്കൊപ്പം ഇനി വിദ്യാർഥികളും DEN MTN News dated 6th August 2019. [Video] CMFRI, Library (2022) DG, ICAR visits KVK, Lakshadweep of ICAR-CMFRI. ICAR Website. CMFRI, Library (2021) Dalit self-help group in Kerala reaps rich profit from cage fish farming The New Indian Express dated 13th August 2021. The New Indian Express. CMFRI, Library (2017) Database on fishing activities to help Navy bolster security Business Standard dated 24th April 2017. Business Standard. CMFRI, Library (2017) Database on fishing activities to help Navy bolster security DNA News dated 24th April 2017. DNA News. CMFRI, Library (2017) Database on fishing activities to help Navy bolster security Financial Express dated 24th April 2017. Financial Express. CMFRI, Library (2021) Dead mammal at Mogaveerapatna was False Killer Whale: Scientists The Hindu dated 6th February 2021. The Hindu. CMFRI, Library (2020) Declining catch of oil sardines affecting small-scale fishermen The Financial Express dated 11th January 2020. The Financial Express. CMFRI, Library (2022) കേരളത്തിൽ മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് Deepika dated 6th July 2022. Deepika. CMFRI, Library (2016) കടലിൽ സ്രാവും തിരണ്ടിയും കുറയുന്നു Deepika dated 10th September 2016. Deepika. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക ലഭ്യത കൂടി Deepika dated 11th December 2021. Deepika. CMFRI, Library (2017) മത്സ്യത്തൊഴിലാളി സ്ത്രീകൾക്കു ശാക്തീകരണ പാഠം Deepika dated 12th January 2017. Deepika. CMFRI, Library (2018) കടലിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ നയരൂപീകരണം വേണം Deepika dated 13th April 2018. Deepika. CMFRI, Library (2017) നോട്ട് പ്രതിസന്ധി മത്സ്യമേഖലയെ സാരമായി ബാധിച്ചില്ലെന്നു റിപ്പോർട്ട് Deepika dated 13th January 2017. Deepika. CMFRI, Library (2017) സിഎംഎഫ്ആർഐയിൽ സമ്മർ സ്കൂളിനു തുടക്കം Deepika dated 13th July 2017. Deepika. CMFRI, Library (2019) മത്സ്യോത്പാദനം രാജ്യത്തു കുറഞ്ഞു, കേരളത്തിൽ കൂടി Deepika dated 13th July 2019. Deepika. CMFRI, Library (2017) മത്സ്യമേഖലയിൽ ഇൻഷ്വറൻസ് കാര്യക്ഷമമല്ലെന്ന് സിഎംഎഫ്ആർഐ പഠനം Deepika dated 13th November 2017. Deepika. CMFRI, Library (2017) സിഎംഎഫ്ആർഐയിൽ പരിശീലനം Deepika dated 14th September 2017. Deepika. CMFRI, Library (2017) സിഎംഎഫ്ആർഐ സപ്തതി നിറവിൽ Deepika dated 15th Febuary 2017. Deepika. CMFRI, Library (2019) ഭക്ഷ്യ മത്സ്യ കാർഷിക മേള സൂപ്പർ ഹിറ്റ് Deepika dated 15th November 2019. Deepika. CMFRI, Library (2018) മത്സ്യങ്ങളെ കാണാം, വാങ്ങാം, തിന്നാം Deepika dated 16th January 2018. Deepika. CMFRI, Library (2018) മത്സ്യമേഖലയിലെ മുന്നറിയിപ്പു സംവിധാനങ്ങൾ നവീകരിക്കണം Deepika dated 16th January 2018. Deepika. CMFRI, Library (2021) അദിതിക്കു മത്സ്യ വിപണനകേന്ദ്രമൊരുക്കി സി.എം.എഫ്.ആർ.ഐ. Deepika dated 16th March 2021. Deepika. CMFRI, Library (2016) മത്സ്യമേഖലയിൽ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കണം Deepika dated 17th November 2016. Deepika. CMFRI, Library (2017) സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിന് ശാസ്ത്രപഠനങ്ങൾ വേണം: ഡോ. മാർട്ടിൻ ബാവിക് Deepika dated 18th April 2017. Deepika. CMFRI, Library (2016) ഡോ. ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം - Deepika dated 18th August 2016. Deepika. CMFRI, Library (2018) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സംവിധാനങ്ങൾ : മന്ത്രി മേഴ്സിക്കുട്ടിയമ്മ Deepika dated 18th January 2018. Deepika. CMFRI, Library (2018) ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണം Deepika dated 18th January 2018. Deepika. CMFRI, Library (2018) 'ഒറ്റ'യാൾ Deepika dated 18th January 2018. Deepika. CMFRI, Library (2017) സിഎംഎഫ്ആർഐയുടെ തീരനൈപുണ്യ പദ്ധതി ശ്രദ്ധേയമാകുന്നു Deepika dated 18th September 2017. Deepika. CMFRI, Library (2017) മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പ്രാധാന്യം നൽകണം: ഗവർണർ Deepika dated 19th January 2017. Deepika. CMFRI, Library (2020) മത്സ്യലഭ്യതയിൽ ഇടിവ് Deepika dated 1st July 2020. Deepika. CMFRI, Library (2017) മത്സ്യലഭ്യതയിൽ കേരളം നാലാമത്; മത്തി കുറവ് Deepika dated 20th May 2017. Deepika. CMFRI, Library (2016) ശുചിത്വ ഭാരതത്തിനായി മനുഷ്യച്ചങ്ങല തീർത്തു Deepika dated 20th October 2016. Deepika. CMFRI, Library (2017) പുതിയ നടീൽ മിശ്രിതവുമായി കൃഷി വിജ്ഞാന കേന്ദ്രം Deepika dated 20th September 2017. Deepika. CMFRI, Library (2016) ആദിവാസികൾക്കായുള്ള മത്സ്യക്കൂട് കൃഷി വിജയം Deepika dated 21st December 2016. Deepika. CMFRI, Library (2022) ചൂടിനെ പ്രതിരോധിക്കാൻ 'പൊട്ടുവെള്ളരി'യോളം വരില്ല മറ്റൊന്നും Deepika dated 21st February 2022. Deepika. CMFRI, Library (2017) പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ 'മത്സ്യ ശ്‌മശാനം' Deepika dated 21st January 2017. Deepika. CMFRI, Library (2016) കലവ മത്സ്യം ഇനി ഇവിടെയും വളരും Deepika dated 21st October 2016. Deepika. CMFRI, Library (2018) കടൽജീവികളിൽ നിന്ന് ഔഷധം ഗവേഷകർക്ക് പരിശീലനമൊരുക്കി സിഎംഎഫ്ആർഐ Deepika dated 22nd January 2018. Deepika. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Deepika dated 22nd September 2017. Deepika. CMFRI, Library (2018) മത്സ്യക്കുളങ്ങൾ വൃത്തിയാക്കാൻ സൂക്ഷ്മജീവികൾ Deepika dated 23rd July 2018. Deepika. CMFRI, Library (2017) മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുതിയ സംവിധാനം Deepika dated 24th April 2017. Deepika. CMFRI, Library (2018) പോഷകാഹാരക്കുറവ് ഇന്ത്യയിലിപ്പോഴും ഗുരുതര പ്രശ്നം: ഡോ. മഞ്ജു ശർമ Deepika dated 24th January 2018. Deepika. CMFRI, Library (2017) വികസന പദ്ധതികൾക്ക് നീതി ആയോഗിന്റെ പിന്തുണയുണ്ടാകും: പ്രഫ. രമേശ് ചന്ദ് Deepika dated 24th November 2017. Deepika. CMFRI, Library (2017) കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർമപദ്ധതി Deepika dated 25th August 2017. Deepika. CMFRI, Library (2018) ജലാശയങ്ങൾ മലിനമാകാതെ തടയാൻ നീലഹരിത സേന Deepika dated 25th July 2018. Deepika. CMFRI, Library (2021) കടൽപായൽ കൃഷി ജനകീയമാകുന്നു വിത്തുബാങ്ക് സ്ഥാപിക്കാൻ കേന്ദ്ര നിർദേശം Deepika dated 26th September 2021. Deepika. CMFRI, Library (2017) ഏരി, ആന്തിയാസ്, ഒട്ടക ചെമ്മീൻ കൃത്രിമ ഉത്‌പാദനം വിജയകരം Deepika dated 27th April 2017. Deepika. CMFRI, Library (2022) കൂടുമത്സ്യകൃഷിയിലേക്കിറങ്ങിയ ദിനിലിന് തൊഴിൽശ്രേഷ്‌ഠ പുരസ്‌കാരം Deepika dated 28th March 2022. Deepika. CMFRI, Library (2020) മൽസ്യം ജീവനോടെ വാങ്ങാം Deepika dated 28th November 2020. Deepika. CMFRI, Library (2017) പുറംവരവ് കൂടി, മീൻവില കുറഞ്ഞു Deepika dated 29th April 2017. Deepika. CMFRI, Library (2016) സമുദ്ര ജീവികളുടെ വർഗ്ഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണമെന്ന് ഡോ. ഗുസ്താവ് Deepika dated 2nd December 2016. Deepika. CMFRI, Library (2017) കടൽസമ്പത്തിന്റെ ഉപയോഗത്തിന് ദേശീയതലത്തിൽ കർമപദ്ധതി വരുന്നു Deepika dated 2nd July 2017. Deepika. CMFRI, Library (2016) ഐസിഎആർ ദക്ഷിണ മേഖല സ്പോർട്സ് മീറ്റ്: സിഎംഎഫ്ആർഐ ഓവറോൾ ചാമ്പ്യൻ Deepika dated 2nd September 2016. Deepika. CMFRI, Library (2017) സിഎംഎഫ്ആർഐയുടെ വിന്റർ സ്‌കൂൾ നാളെ തുടങ്ങും Deepika dated 30th November 2017. Deepika. CMFRI, Library (2022) ചിത്രരചനാ മത്സരം സംഘടിപ്പിച്ചു Deepika dated 31st October 2022. Deepika. CMFRI, Library (2022) ന്യൂജൻ മത്സ്യമായി പോളവറ്റ Deepika dated 3rd February 2022. Deepika. CMFRI, Library (2017) മത്തിക്ക് ശരാശരി രണ്ട് വയസ്, ചൂരക്ക് ഇരുപത് Deepika dated 4th February 2017. Deepika. CMFRI, Library (2017) കടലിലും ഇവർ ഒരുമിച്ച്, ദമ്പതികളെ ആദരിക്കുന്നു Deepika dated 4th May 2017. Deepika. CMFRI, Library (2020) ഇനി അണിയാം മീൻ കമ്മലുകൾ Deepika dated 5th February 2020. Deepika. CMFRI, Library (2018) കടലിന്റെ കാണാക്കാഴ്ചകളിൽ വിസ്മയഭരിതരായി Deepika dated 5th February 2018. Deepika. CMFRI, Library (2017) മത്സ്യമേഖലയിലെ സബ്‌സിഡികൾ ഫലപ്രദമാണോയെന്ന് പരിശോധിക്കണം Deepika dated 5th July 2017. Deepika. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി Deepika dated 6th January 2022. Deepika. CMFRI, Library (2017) മത്സ്യമേഖലയിൽ ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിക്കണം : കേന്ദ്രമന്ത്രി Deepika dated 6th May 2017. Deepika. CMFRI, Library (2017) മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് മത്സ്യത്തൊഴിലാളികൾ Deepika dated 6th May 2017. Deepika. CMFRI, Library (2017) ആദ്യ മത്സ്യത്തൊഴിലാളി ദമ്പതികൾക്ക് വിവാഹവാർഷികദിനത്തിൽ ആദരം Deepika dated 6th May 2017. Deepika. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി Deepika dated 6th May 2022. Deepika. CMFRI, Library (2016) കണ്ടാൽ അയല, പക്ഷേ അയലയല്ല Deepika dated 6th October 2016. Deepika. CMFRI, Library (2019) മത്സ്യത്തൊഴിലാളി മേഖലയിൽ സ്വകാര്യ പലിശ ഇടപാടുകാരുടെ ചൂഷണമെന്നു പഠനം Deepika dated 7th May 2019. Deepika. CMFRI, Library (2020) ഫിഷ് ലാൻഡിംഗ് സെന്ററുകളുടെ ഓൺലൈൻ ഡാറ്റാബേസ് തയ്യാർ Deepika dated 7th May 2020. Deepika. CMFRI, Library (2021) കടൽ പായൽ കൃഷിയിൽനിന്നു വരുമാനം കൊയ്യാൻ ലക്ഷദ്വീപ് Deepika dated 7th September 2021. Deepika. CMFRI, Library (2016) കുളങ്ങളിലെ പായൽ നീക്കാൻ മീനുകളെത്തുന്നു! Deepika dated 8th December 2016. Deepika. CMFRI, Library (2016) തീരസംരക്ഷണം, ഹാർബർ സമഗ്ര റിപ്പോര്‍ട്ട് ആറു മാസത്തിനകം - Deepika dated 8th July 2016. Deepika. CMFRI, Library (2021) മത്സ്യകൃഷിയിലെ വിജയസ്ത്രീകൾ Deepika dated 8th March 2021. Deepika. CMFRI, Library (2018) കൂടു മത്സ്യകൃഷി : മത്സ്യത്തൊഴിലാളികൾക്കു വിദഗ്ദ്ധ പരിശീലനം Deepika dated 9th January 2018. Deepika. CMFRI, Library (2022) ‘Deep’ cleaning for ghost-net haunted Tiruvottiyur reef The New Indian Express dated 24th April 2022. The New Indian Express. CMFRI, Library (2017) Demand for 'fish farming package' The Hindu Business Line dated 6th May 2017. The Hindu Business Line. CMFRI, Library (2017) Demonitisation impacts fish retailers Financial Express dated 14th January 2017. The Financial Express. CMFRI, Library (2018) മുന്നറിയിപ്പ് സംവിധാനങ്ങൾ കാലോചിതമായി നവീകരിക്കണം : ഡോ. ത്രിലോചൻ മൊഹാപത്ര Desabhimani dated 16th January 2018. Deshabhimani. CMFRI, Library (2018) സഫാരി സമ്മേളനം : മത്സ്യ-ഭക്ഷ്യമേളയിൽ വൻതിരക്ക് Desabhimani dated 16th January 2018. Deshabhimani. CMFRI, Library (2018) ചിത്രപാഠങ്ങളേകി ടി കലാധരൻ Desabhimani dated 18th February 2018. Deshabhimani. CMFRI, Library (2018) കാലാവസ്ഥ മുന്നറിയിപ്പ് : അന്താരാഷ്ട്ര സഫാരി സമ്മേളനത്തിൽ പ്രത്യേക ചർച്ച Desabhimani dated 3rd January 2018. Deshabhimani. CMFRI, Library (2021) സി എം എഫ് ആർ ഐ ഗവേഷകന് ദേശീയ പുരസ്‌കാരം Deshabhimani 18th July 2021. Deshabhimani. CMFRI, Library (2021) കേരളതീരത്ത് കടൽക്ഷോഭം വർധിക്കും:വിദഗ്‌ധർ Deshabhimani 6th June 2021. Deshabhimani. CMFRI, Library (2021) രാജിയും സ്മിജയും ഇവിടെയുണ്ട്‌; മത്സ്യമേഖലയിലെ വിജയഗാഥയുമായി Deshabhimani 8th March 2021. Deshabhimani. CMFRI, Library (2016) സ്രാവും തിരണ്ടിയും കുറയുന്നു Deshabhimani dated 10th September 2016. Deshabhimani. CMFRI, Library (2017) വടക്കൻ തീരദേശ ജില്ലകളിൽ നിരോധിത രാസവസ്തു ചേർന്ന ഉണക്ക മത്സ്യം വിൽക്കുന്നതായി ഭക്ഷ്യസുരക്ഷാ കമീഷണർ Deshabhimani dated 11th April 2017. Deshabhimani. CMFRI, Library (2022) മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് വേണം Deshabhimani dated 11th May 2022. Deshabhimani. CMFRI, Library (2019) കായലിൽ ദക്ഷിണ അമേരിക്കൻ കക്കകൾ Deshabhimani dated 12th September 2019. Deshabhimani. CMFRI, Library (2018) 'മത്സ്യശ്മശാന'ത്തിന് ദേശീയ പുരസ്കാരം Deshabhimani dated 13rd March 2018. Deshabhimani. CMFRI, Library (2017) കടൽ മത്സ്യശേഖര നിർണയത്തിന് പരിശീലനം തുടങ്ങി Deshabhimani dated 13th July 2017. Deshabhimani. CMFRI, Library (2017) കടൽ മത്സ്യശേഖര നിർണയത്തിന് പരിശീലനം തുടങ്ങി Deshabhimani dated 13th July 2017. Deshabhimani. CMFRI, Library (2017) ഇൻഷുറൻസ് പരിമിതം: മത്സ്യമേഖലയിലുള്ളവർക്ക് വൻനഷ്ടമെന്ന് പഠനം Deshabhimani dated 13th November 2017. Deshabhimani. CMFRI, Library (2021) കോവിഡ് പ്രതിസന്ധിയിൽ തുണയായി കൂടുമീൻകൃഷി Deshabhimani dated 14th August 2021. Deshabhimani. CMFRI, Library (2019) മത്തി മരിച്ചു, അയല കൊന്നു Deshabhimani dated 14th June 2019. Deshabhimani. CMFRI, Library (2018) മത്സ്യമേഖലയിലെ വികസനം : വിദേശപ്രതിനിധികൾക്ക് പരിശീലനം ഇന്നു മുതൽ Deshabhimani dated 14th March 2018. Deshabhimani. CMFRI, Library (2017) മത്സ്യമേഖലയിൽ ഉപഗ്രഹസാങ്കേതികവിദ്യ : യുവഗവേഷകർക്ക് പരിശീലനം നൽകും Deshabhimani dated 14th September 2017. Deshabhimani. CMFRI, Library (2020) ഭക്ഷ്യ സ്വയംപര്യാപ്‌തത മാതൃകയായി സി എം എഫ് ആർ ഐ Deshabhimani dated 15th May 2020. Deshabhimani. CMFRI, Library (2019) കാളാഞ്ചിയുണ്ട്‌, തിലാപ്പിയയുണ്ട്‌, ലൈവ്‌ കിച്ചനുണ്ട് Deshabhimani dated 15th November 2019. Deshabhimani. CMFRI, Library (2017) ഡോ. ട്യൂണ പിള്ള ഫിഷർഫോക്ക് ധനസഹായം നൽകി Deshabhimani dated 15th September 2017. Deshabhimani. CMFRI, Library (2018) സ്ത്രീശക്തി വിളംബരമായി മഹിളാകർഷകദിനാഘോഷം Deshabhimani dated 16th October 2018. Deshabhimani. CMFRI, Library (2016) പ്രകൃതി സൗഹൃദ മത്സ്യ പരിപാലനം സിഎംഎഫ്ആർഐയിൽ ദേശീയ ശിൽപ്പശാല തുടങ്ങി Deshabhimani dated 17th November 2016. Deshabhimani. CMFRI, Library (2018) കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ശില്പശാല Deshabhimani dated 17th September 2018. Deshabhimani. CMFRI, Library (2017) വൻകിട മത്സ്യബന്ധന രീതികളെ നിരുത്സാഹപ്പെടുത്തണം : ഡോ. മാർടിൻ ബാവിക് Deshabhimani dated 18th April 2017. Deshabhimani. CMFRI, Library (2016) ഡോ. എ ഗോപാലകൃഷ്ണന് ഏഷ്യൻ ഫിഷറീസ് സൊസൈറ്റി സ്വർണമെഡൽ - Deshabhimani dated 18th August 2016. Deshabhimani. CMFRI, Library (2017) സമുദ്ര സമ്പത്ത് സംരക്ഷിക്കാൻ സുസ്ഥിര പരിപാലനം വേണം: മന്ത്രി തോമസ് ഐസക് Deshabhimani dated 18th January 2017. Deshabhimani. CMFRI, Library (2016) കുഫോസിന് സിഎംഎഫ്ആർഐ സിഐഎഫ്ടി സഹകരണം Deshabhimani dated 18th November 2016. Deshabhimani. CMFRI, Library (2016) മത്സ്യത്തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം വേണം: ഗവര്‍ണര്‍ Deshabhimani dated 19th February 2017. Deshabhimani. CMFRI, Library (2017) കുടുംബശ്രീ പങ്കാളിത്തത്തിൽ കൂടുമത്സ്യക്കൃഷി വൻവിജയമാക്കാം : മനാഷ് ചൗധുരി Deshabhimani dated 19th July 2017. Deshabhimani. CMFRI, Library (2020) മത്സ്യമേഖലാ പരിഷ്‌കരണത്തിന്‌ സാമ്പത്തിക പാക്കേജ്‌ പ്രയോജനപ്പെടുത്തണമെന്ന്‌ വിദഗ്ദ്ധർ Deshabhimani dated 19th May 2020. Deshabhimani. CMFRI, Library (2019) സമുദ്രമത്സ്യ മേഖലയെക്കുറിച്ച് പഠിക്കാൻ വിദേശ സംഘം Deshabhimani dated 19th October 2019. Deshabhimani. CMFRI, Library (2020) മത്തി മറയുന്നു അയലയും Deshabhimani dated 1st July 2020. Deshabhimani. CMFRI, Library (2019) സ്രാവിനങ്ങൾ കുറയുന്നു : സിഎംഎഫ്ആർഐ Deshabhimani dated 1st October 2019. Deshabhimani. CMFRI, Library (2019) തണ്ണീർത്തടങ്ങൾക്ക് ഇനി മൊബൈൽ ആപ്പ് കാവൽ Deshabhimani dated 1st October 2019. Deshabhimani. CMFRI, Library (2019) കായലുകളെ ശ്വാസം മുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യം Deshabhimani dated 20th March 2019. Deshabhimani. CMFRI, Library (2017) സിഎംഎഫ്ആർഐ റിപ്പോർട്ട് മത്തി കുറഞ്ഞു, അയല കൂടി Deshabhimani dated 20th May 2017. Deshabhimani. CMFRI, Library (2020) കാർഷിക സേവന കേന്ദ്രത്തിൽ തിരക്കേറുന്നു Deshabhimani dated 20th May 2020. Deshabhimani. CMFRI, Library (2022) ആൻഡമാനിന് സി എം എഫ് ആർ ഐ സാങ്കേതികസഹായം Deshabhimani dated 20th October 2022. Deshabhimani. CMFRI, Library (2017) ഇനി മണ്ണില്ലാതെയും കൃഷി ചെയ്യാം Deshabhimani dated 20th September 2017. Deshabhimani. CMFRI, Library (2018) കടൽജീവികളിൽ നിന്ന് ഔഷധം ഗവേഷകർക്ക് പരിശീലനമൊരുക്കി സിഎംഎഫ്ആർഐ Deshabhimani dated 22nd January 2018. Deshabhimani. CMFRI, Library (2016) കടമക്കുടിയുടെ കൂട്ടിൽ വിളഞ്ഞത് കാളാഞ്ചിയും കരിമീനും Deshabhimani dated 23rd December 2016. Deshabhimani. CMFRI, Library (2017) സിഎംഎഫ്ആർഐ വിന്റർ സ്‌കൂൾ സമാപിച്ചു Deshabhimani dated 23rd December 2017. Deshabhimani. CMFRI, Library (2018) മത്സ്യക്കുളങ്ങൾ വൃത്തിയാക്കാൻ സൂക്ഷ്മജീവികൾ വിൽപ്പനയ്ക്ക് Deshabhimani dated 23rd July 2018. Deshabhimani. CMFRI, Library (2017) ഉപഗ്രഹങ്ങൾവഴി മത്സ്യലഭ്യത പ്രവചിക്കാൻ സാങ്കേതികപഠനം Deshabhimani dated 23rd November 2017. Deshabhimani. CMFRI, Library (2017) മീൻപിടിത്തകേന്ദ്രങ്ങളുടെ വിവര സമാഹാരവുമായി സിഎംഎഫ്ആർഐ Deshabhimani dated 24th April 2017. Deshabhimani. CMFRI, Library (2018) സിഎംഎഫ്ആർഐ വിന്റർ സ്‌കൂളിന് തുടക്കം Deshabhimani dated 24th January 2018. Deshabhimani. CMFRI, Library (2017) ഡോ.കെ.കെ.ജോഷി പുരസ്കാരം ഏറ്റുവാങ്ങി Deshabhimani dated 24th May 2017. Deshabhimani. CMFRI, Library (2019) മത്തി കുറയും, തീരം വറുതിയിലാകും Deshabhimani dated 24th May 2019. Deshabhimani. CMFRI, Library (2016) സി എം എഫ് ആർ ഐ കൂടുമത്സ്യക്കൃഷി മാതൃകയ്ക്ക് ദേശീയ അംഗീകാരം Deshabhimani dated 24th September 2016. Deshabhimani. CMFRI, Library (2018) ലബോറട്ടറി മാലിന്യ സംസ്കരണത്തിന് സിഎംഎഫ്ആർഐ മാതൃക Deshabhimani dated 24th September 2018. Deshabhimani. CMFRI, Library (2016) സി.എം.എഫ്.ആർ.ഐയും എം.എസ് യൂണിവേഴ്‌സിറ്റിയും സംയുക്ത ഗവേഷണത്തിന് ധാരണ Deshabhimani dated 25th August 2016. Deshabhimani. CMFRI, Library (2017) കേന്ദ്ര കർഷക പദ്ധതി പ്രഖ്യാപനം Deshabhimani dated 25th August 2017. Deshabhimani. CMFRI, Library (2021) കൂടുമത്സ്യകൃഷി വിളവെടുപ്പ് Deshabhimani dated 25th December 2021. Deshabhimani. CMFRI, Library (2022) ഡോ.എ.ഗോപാലകൃഷ്ണന് വാസ്‌വിക് ഗവേഷണ പുരസ്‌കാരം Deshabhimani dated 25th May 2022. Deshabhimani. CMFRI, Library (2017) മട്ടുപ്പാവിൽ പഴത്തോട്ടം : തൈ വിൽപ്പന നാളെ മുതൽ Deshabhimani dated 25th September 2017. Deshabhimani. CMFRI, Library (2017) മട്ടുപ്പാവിൽ പഴത്തോട്ടം: തൈ വിൽപ്പന നാളെമുതൽ Deshabhimani dated 25th September 2017. Deshabhimani. CMFRI, Library (2021) കടൽപായൽ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി Deshabhimani dated 26th September 2021. Deshabhimani. CMFRI, Library (2017) ഏരിയും ഒട്ടക ചെമ്മീനും ഇനി കൃത്രിമമായി ഉൽപ്പാദിപ്പിക്കാം Deshabhimani dated 27th April 2017. Deshabhimani. CMFRI, Library (2016) മത്സ്യഗവേഷണഫലങ്ങൾ തൊഴിലാളികളിലും കർഷകരിലും എത്തിക്കാൻ നടപടി : മന്ത്രി Deshabhimani dated 27th July 2016. Deshabhimani, Kochi. CMFRI, Library (2018) 'നമ്മുടെ ഔഷധസസ്യങ്ങൾ' പ്രകാശനം ചെയ്തു Deshabhimani dated 28th July 2018. Deshabhimani. CMFRI, Library (2017) രാജ്യാന്തര സഫാരി സമ്മേളനം: യുവഗവേഷകർക്ക് അപേക്ഷിക്കാം Deshabhimani dated 28th November 2017. Deshabhimani. CMFRI, Library (2020) മൽസ്യം ജീവനോടെ വാങ്ങാം Deshabhimani dated 28th November 2020. Deshabhimani. CMFRI, Library (2022) കരൾ വീക്കത്തിന് കടൽപ്പായലിൽ നിന്നും മരുന്ന് Deshabhimani dated 28th September 2022. Deshabhimani. CMFRI, Library (2018) കൂടുമത്സ്യക്കൃഷി വ്യാപിപ്പിക്കുന്നു Deshabhimani dated 29th June 2018. Deshabhimani. CMFRI, Library (2021) തിരിച്ചുവരവിനൊരുങ്ങി മത്തി Deshabhimani dated 2nd January 2021. Deshabhimani. CMFRI, Library (2018) ഡോ. കാജൽ ചക്രവർത്തിക്ക് റാഫി അഹമ്മദ് കിദ്വായ് പുരസ്കാരം Deshabhimani dated 2nd July 2018. Deshabhimani. CMFRI, Library (2016) മീന്‍ലഭ്യത കൂട്ടാന്‍ ജനകീയ സമുദ്രകൃഷിക്ക് സിഎംഎഫ്ആര്‍ഐ Deshabhimani dated 2nd October 2016. Deshabhimani. CMFRI, Library (2017) കറിവേപ്പിൻ തൈ, മല്ലിവിത്ത് വിപണനമേള നാളെ Deshabhimani dated 30th August 2017. Deshabhimani. CMFRI, Library (2019) കൊച്ചിയിൽ ഇനി ഇടുക്കിയിലെ ഉരുളക്കിഴങ്ങും Deshabhimani dated 30th August 2019. Deshabhimani. CMFRI, Library (2020) മീൻപിടിത്തക്കാർക്ക് ഇൻഷുറൻസ് വേണം : മുരളി തുമ്മാരുകുടി Deshabhimani dated 30th December 2020. Deshabhimani. CMFRI, Library (2018) ഇനി കടലിലും കൂടുമൽസ്യക്കൃഷി Deshabhimani dated 30th January 2018. Deshabhimani. CMFRI, Library (2021) ബയോഫ്ളോക് മീൻകൃഷി: പട്ടികജാതി കുടുംബങ്ങളെ സംരംഭകരാക്കാൻ സിഎംഎഫ്ആർഐ Deshabhimani dated 30th November 2021. Deshabhimani. CMFRI, Library (2019) മത്സ്യമേഖലയിൽ രാജ്യാന്തര സഹകരണം വേണം: ഡോ.മനോജ് നാർദ്യോസിങ് Deshabhimani dated 30th October 2019. Deshabhimani. CMFRI, Library (2022) ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമത് Deshabhimani dated 30th September 2022. Deshabhimani. CMFRI, Library (2022) മത്സ്യറാണി പോളവറ്റ ഇന്ത്യൻ തീരത്തും Deshabhimani dated 3rd February 2022. Deshabhimani. CMFRI, Library (2018) ചെറുമീൻ പിടിത്തം: കിളിമീൻ ഗണ്യമായി കുറഞ്ഞു Deshabhimani dated 3rd June 2018. Deshabhimani. CMFRI, Library (2022) ഗ്രാസ് കാർപ് മീനുകൾ ഇനി കടൂപ്പാടംചിറ വൃത്തിയാക്കും Deshabhimani dated 3rd November 2022. Deshabhimani. CMFRI, Library (2017) കൂടുതൽ നേടാൻ കൂടു മത്സ്യക്കൃഷി Deshabhimani dated 4th April 2017. Deshabhimani. CMFRI, Library (2020) മീനുകളുടെ ചെവിക്കല്ലിലുമുണ്ട് കാര്യം Deshabhimani dated 5th February 2020. Deshabhimani. CMFRI, Library (2019) മത്തിക്കെന്തു പറ്റി ..? സിഎംഎഫ്‌ആർഐ ചോദിക്കുന്നു Deshabhimani dated 5th August 2019. Deshabhimani. CMFRI, Library (2018) കടൽ വിസ്മയങ്ങൾ തുറന്നിട്ട് സിഎംഎഫ്ആർഐ Deshabhimani dated 5th February 2018. Deshabhimani. CMFRI, Library (2017) മത്സ്യമേഖലാ സബ്‌സിഡികൾക്കെതിരെ നിതി ആയോഗ് ഉപദേശകൻ Deshabhimani dated 5th July 2017. Deepika. CMFRI, Library (2018) ദേശീയ മാരികൾച്ചർ : കരടുനയം തയ്യാറായി Deshabhimani dated 5th October 2018. Deshabhimani. CMFRI, Library (2020) കഴിക്കാം നീരാളി ബിരിയാണി മുതൽ കടൽമുരിങ്ങവരെ Deshabhimani dated 6th January 2020. Deshabhimani. CMFRI, Library (2020) സമുദ്ര ആവാസ വ്യവസ്ഥ : സിമ്പോസിയം നാളെമുതൽ Deshabhimani dated 6th January 2020. Deshabhimani. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി കെവികെ Deshabhimani dated 6th January 2022. Deshabhimani. CMFRI, Library (2022) അനിയന്ത്രിത ചെറുമീൻപിടിത്തം കേരളത്തിന് കനത്ത നഷ്ടം Deshabhimani dated 6th July 2022. Deshabhimani. CMFRI, Library (2017) കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയെ ബാധിച്ചു : കേന്ദ്രമന്ത്രി Deshabhimani dated 6th May 2017. Deshabhimani. CMFRI, Library (2017) മത്സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണം : മത്സ്യത്തൊഴിലാളി ഐക്യവേദി Deshabhimani dated 6th May 2017. Deshabhimani. CMFRI, Library (2017) രേഖയ്ക്കും കാർത്തികേയനും സിഎംഎഫ്ആർഐയുടെ ആദരം Deshabhimani dated 6th May 2017. Deshabhimani. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുത്തു Deshabhimani dated 6th May 2022. Deshabhimani. CMFRI, Library (2016) കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍ Deshabhimani dated 6th October 2016. Deshabhimani. CMFRI, Library (2019) മത്തി തീരം വിടുന്നു Deshabhimani dated 7th January 2019. Deshabhimani. CMFRI, Library (2017) മത്സ്യബന്ധനയാനങ്ങൾക്ക് ഇനി അനുമതി നൽകരുതെന്ന് ദേശീയ വികസന രേഖ Deshabhimani dated 7th July 2017. Deshabhimani. CMFRI, Library (2019) മത്സ്യത്തൊഴിലാളികളെ സ്വകാര്യ പണമിടപാട‌ുകാർ പിഴിയുന്നു Deshabhimani dated 7th May 2019. Deshabhimani. CMFRI, Library (2020) ഫിഷ് ലാൻഡിംഗ് കേന്ദ്രങ്ങളുടെ ഓൺലൈൻ ഡാറ്റാബേസുമായി സി എം എഫ് ആർ ഐ Deshabhimani dated 7th May 2020. Deshabhimani. CMFRI, Library (2021) മത്സ്യമേഖലയിലെ വിജയഗാഥ, രാജിയും സ്മിജയും ഇവിടുണ്ട് Deshabhimani dated 8th March 2021. Deshabhimani. CMFRI, Library (2019) ഇന്ത്യൻ തീരങ്ങളിലെ ജൈവലോല പ്രദേശങ്ങളുടെ സംരക്ഷണം:ശിൽപ്പശാല തുടങ്ങി Deshabhimani dated 8th May 2019. Deshabhimani. CMFRI, Library (2017) മത്സ്യോൽപ്പാദനം വ്യാവസായികാടിസ്ഥാനത്തിലാക്കണം : ഡോ.ജെ.കെ.ജെന Deshabhimani dated 9th April 2017. Deshabhimani. CMFRI, Library (2020) റെഡിയായി കുടുക്കാൻ നീരാളി ബിരിയാണി Deshabhimani dated 9th January 2020. Deshabhimani. CMFRI, Library (2017) മണ്ണില്ലാ നടീല്‍ മിശ്രിതത്തിന് ആവശ്യക്കാരേറുന്നു Deshabhimani dated 9th November 2017. Deshabhimani. CMFRI, Library (2022) അനിയന്ത്രിത ചെറുമീൻപിടിത്തം കേരളത്തിന് കനത്ത നഷ്ടമെന്ന് വിദഗ്‌ധർ Deshabhimani.com dated 6th July 2022. Deshabhimani.com. CMFRI, Library (2018) ഡോ. ശ്യാം എസ് സലീം ഐ ഐ എഫ് ഇ ടി എക്സിക്യൂട്ടീവ് അംഗം Deshabimani dated 04th April 2018. Deshabhimani. CMFRI, Library (2018) ഡോ. ഇ ജി സൈലാസ് അന്തരിച്ചു Deshabimani dated 29th April 2018. Deshabhimani. CMFRI, Library (2017) Despite soaring demand, fish prices fall in State The Hindu dated 30th April 2017. The Hindu. CMFRI, Library Development plan to double farmers' income The Indian Express dated 23rd August 2017. The Indian Express. CMFRI, Library (2017) Development plan to double farmers’ income The New Indian Express dated 23rd August 2017. The New Indian Express. CMFRI, Library (2019) Dip in shark stocks : CMFRI recommends curbs on catch The New Indian Express dated 1st October 2019. The New Indian Express. CMFRI, Library (2021) Disadvantaged families report solid profits from CMFRI aquaculture initiative The Fish Site dated 15th August 2021. The fish site. CMFRI, Library (2017) Diving into an ocean of opportunities The New Indian Express dated 28th December 2017. The New Indian Express. CMFRI, Library (2021) സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ Doordarshan Malayalam dated 12th November 2021. [Video] CMFRI, Library (2022) ഡോ. എം. അനുശ്രീക്ക് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ദേശീയപുരസ്‌കാരം Doordarshan News Malayalam dated 24th July 2022. [Video] CMFRI, Library (2018) Draft policy moots mariculture zones The Financial Express dated 5th October 2018. The Financial Express. CMFRI, Library (2020) Drop in sardine stocks hints traditional fishermen hard The New Indian Express dated 13th January 2020. The New Indian Express. CMFRI, Library (2021) Duo script success story in aquaculture The Hindu dated 8th March 2021. The Hindu. CMFRI, Library (2021) During Covid, bumper harvest of Karimeen through CMFRI's scheme for SCs Andhravilas dated 13th August 2021. Andhravilas. CMFRI, Library (2021) During Covid, bumper harvest of Karimeen through CMFRI's scheme for SCs Daijiworld dated 13th August 2021. Daijiworld. CMFRI, Library (2021) During Covid, bumper harvest of Karimeen through CMFRI's scheme for SCs Sify.com dated 13th August 2021. Sify.Com. CMFRI, Library (2021) During Covid, bumper harvest of Karimeen through CMFRI’s scheme for SCs Socialnews.xyz dated 13th August 2021. Socialnews.xyz. CMFRI, Library (2016) Dwindling Fish Catch Sets Off Alarm Bells The New Indian Express dated 3rd May 2016. The New Indian Express. CMFRI, Library (2020) Earrings made of fish otoliths a big draw The Times of India dated 5th February 2020. The Times of India. CMFRI, Library (2021) ലക്ഷ്യം പുതിയ സാമ്പത്തിക സ്രോതസ്: കടൽ പായൽ കൃഷിയുമായി ലക്ഷദ്വീപ് East Coast Daily dated 6th September 2021. East Coast Daily. CMFRI, Library (2021) Efforts from India's CMFRI boosts clam production in Vembanad Lake The Fish Site dated 10th December 2021. The Fish Site. CMFRI, Library (2019) El Nino blamed for 54% drop in oil sardine catch The New Indian Express dated 13th July 2019. The New Indian Express. CMFRI, Library (2019) El Nino may cause major drop in sardine catch, say scientists The Hindu dated 28th April 2019. The Hindu. CMFRI, Library (2019) El Nino threat likely to land Kerala’s fishermen in a Catch-22 situation The New Indian Express dated 22nd March 2019. The New Indian Express. CMFRI, Library (2016) Empowreing fishers The Hindu dated 7th November 2016. The Hindu. CMFRI, Library (2022) Enforce minimum size of fish species, says scientist The New Indian Express dated 6th July 2022. The New Indian Express. CMFRI, Library (2017) Engage Kudumbashree in Cage fish farming Deccan Chronicle dated 19th July 2017. Deccan Chronicle. CMFRI, Library (2022) Ernakulam KVK of ICAR-CMFRI releases grass carp fish to clear aquatic weeds Agriculture Post dated 3rd November 2022. Agriculture Post. CMFRI, Library (2018) Expert calls for better utilisation of remote sensing technology The Hindu dated 16th January 2018. The Hindu. CMFRI, Library (2017) Expert for review of fisher's sops Deccan Chronicle dated 5th July 2017. Deccan Chronicle. CMFRI, Library (2017) Expert seeks review of harmful subsidies in Fisheries Press Trust of India News dated 5th July 2017. Press Trust of India. CMFRI, Library (2022) Experts call for climate risk insurance in fisheries The Hindu dated 11th May 2022. The Hindu. CMFRI, Library (2022) Experts call for climate risk insurance in fisheries sector Devdiscourse dated 10th May 2022. Devdiscourse. CMFRI, Library (2022) Experts call for climate risk insurance in fisheries sector News Drum dated 10th May 2022. News Drum. CMFRI, Library (2022) Experts call for climate risk insurance in fisheries sector The Hindu Business Line dated 11th May 2022. The Hindu Business Line. CMFRI, Library (2022) Experts call for climate risk insurance in fisheries sector ‘Parametric insurance schemes could be drawn from weather and ocean observation models’ Press Information Bureau dated 10th May 2022. Press Information Bureau. CMFRI, Library (2022) Experts suggest climate-risk insurance for fishers Times of India dated 11th May 2022. Times of India. CMFRI, Library (2019) Experts to analyse declining sardine catch in Arabian Sea The Hindu BusinessLine dated 4th August 2019. The Hindu Business Line. CMFRI, Library (2018) Facing and quashing taboos The New Indian Express dated 16th October 2018. The New Indian Express. CMFRI, Library (2016) Fall in sardines catch causes Rs 150 cr loss in Kerala The News Minute dated 8th July 2016. The News Minute. CMFRI, Library (2020) Falling sardine catch affects small scale fishers, says study study The Hindu Business Line dated 11th January 2020. The Hindu Business Line. CMFRI, Library (2019) Farm service centre launched The Hindu dated 13th June 2019. The Hindu. CMFRI, Library (2019) Farmers reap a bumper mussels harvest under CMFRI guidance The Hindu Business Line dated 29th May 2019. The Hindu Business Line. CMFRI, Library (2018) Feeding the future The New Indian Express dated 15th March 2018. The New Indian Express. CMFRI, Library (2017) Fight Climate change, scientists told Deccan Chronicle dated 6th May 2017. Deccan Chronicle. CMFRI, Library (2017) Fighting obesity made easy Deccan Chronicle dated 25th May 2017. Deccan Chronicle. CMFRI, Library (2018) First consignment of cage farmed fish species flagged off The Hindu dated 17th August 2018. The Hindu. CMFRI, Library (2018) ‘Fish Cemetery’ bags Swachh Bharat award The Hindu dated 13th March 2018. The Hindu. CMFRI, Library (2016) Fish catch down for third year in a row The Hindu Business Line dated 3rd May 2016. The Hindu Business Line. CMFRI, Library (2017) ‘Fish cemetery’ in Kochi to warn against marine pollution The New Indian Express dated 21st January 2017. The New Indian Express. CMFRI, Library (2017) Fish don't feed on corpse, clarifies CMFRI Scientist Deccan Chronicle dated 26th December 2017. Deccan Chronicle. CMFRI, Library (2021) Fish farmers reap bumper harvest The Times of India dated 25th December 2021. The Times of India. CMFRI, Library (2016) Fish gene bank to help cope with climate change The Times of India dated 29th December 2016. The Times of India. CMFRI, Library (2019) Fish landing falls, but State fares better The Hindu dated 13th July 2019. The Hindu. CMFRI, Library (2018) Fish landings up by 5.6% in Kerala The Hindu dated 28th June 2018. The Hindu. CMFRI, Library (2017) Fish price declined in Kerala despite soaring demand, says CMFRI study Times of India 28th April 2017. Times of India. CMFRI, Library (2020) Fish production falls in state; sardine catch lowest in 20 years The New Indian Express dated 1st July 2020. The New Indian Express. CMFRI, Library (2019) Fish production heads south, thanks to El Nino effect, strikes The Times of India dated 10th June 2019. The Times of India. CMFRI, Library (2016) Fish to combat weed menace in water bodies The Hindu Business Line dated 7th December 2016. The Hindu Business Line. CMFRI, Library (2017) Fish-meal-makers pledge not to use fish of less than minimum legal size The Hindu dated 27th July 2017. The Hindu. CMFRI, Library (2016) Fisherfolk to be encouraged to adopt floating cage tech The Hindu dated 16th May 2016. The Hindu. CMFRI, Library (2018) Fisherfolk to get satellite-enabled navigation devices The Times of India dated 18th January 2018. The Times of India. CMFRI, Library (2016) Fisheries India Today dated 28th December 2016. India Today. CMFRI, Library (2022) Fisheries Institute Guides a Young Cage Fish Farmer in Winning an Award Krishi Jagran dated 28th March 2022. Krishi Jagran. CMFRI, Library (2022) Fisheries Institute Guides a Younger Cage Fish Farmer in Successful an Award Pro Agriculture dated 28th March 2022. Pro Agriculture. CMFRI, Library (2018) Fisheries Minister J. Mercykutty Amma visits the stalls Deccan Chronicle dated 18th January 2018. Deccan Chronicle. CMFRI, Library (2018) Fisheries Ministers seek change in rules The Hindu dated 12th November 2018. The Hindu. CMFRI, Library (2018) Fisheries Ministers’ meet supports uniform trawl ban period The New Indian Express dated 11th November 2018. The New Indian Express. CMFRI, Library (2016) Fisheries body ‘ can mass-produce’ orange-spotted grouper seeds The Hindu Business Line dated 22nd October 2016. The Hindu Business Line. CMFRI, Library (2018) Fisheries institute celebrates 71st foundation day The Times of India dated 5th February 2018. The Times of India. CMFRI, Library (2022) Fisheries institute helps young cage fish farmer win award The New Indian Express dated 28th March 2022. The New Indian Express. CMFRI, Library (2017) Fisheries institute sets up RAS tank to boost seed production of marine species The Hindu Business Line dated 29th January 2017. The Hindu Business Line. CMFRI, Library (2019) Fisheries institute to run administration of KVK in Lakshadweep Mathrubhumi dated 8th March 2019. Mathrubhumi. CMFRI, Library (2018) Fisheries management council to ensure sustainable fishing in Kerala The New Indian Express dated 22nd September 2018. The New Indian Express. CMFRI, Library (2017) Fisheries officials trained in data collection The Hindu dated 2nd November 2017. The Hindu. CMFRI, Library (2019) Fisheries research body sets up base in Lakshadweep The Hindu Business Line dated 8th March 2019. The Hindu Business Line. CMFRI, Library (2016) Fisheries sector hit by slump in sardine catch The New Indian Express dated 8th July 2016. The New Indian Express. CMFRI, Library (2016) Fisheries sector in city hit by demonetisation The Times of India dated 19th December 2016. The Times of India. CMFRI, Library (2017) Fishermen exposed to lobster farming in cages The Hindu dated 19th April 2017. The Hindu. CMFRI, Library (2017) Fishermen hoping for a rich catch The New Indian Express dated 14th June 2017. The New Indian Express. CMFRI, Library (2017) Fishermen seek practical solutions Times of India dated 11th January 2017. Times of India. CMFRI, Library (2018) Fishermen to be trained in setting up cage farming ventures Business Standard dated 8th January 2018. Business Standard. CMFRI, Library (2022) Fishermen worried over netting jelly fish The Hindu dated 07th February 2022. The Hindu. CMFRI, Library (2018) Fishermen, scientists to talk on weather system Deccan Chronicle dated 2nd January 2018. Deccan Chronicle. CMFRI, Library (2018) Fishers’ rights will be protected under mariculture policy: CMFRI The New Indian Express dated 16th November 2018. The New Indian Express. CMFRI, Library (2017) 'Fishery sector can bring nutritional security' The Times of India dated 6th May 2017. Times of India. CMFRI, Library (2016) Fishes undergo morphological adaptations to match habitat changes The Hindu dated 5th September 2016. The Hindu. CMFRI, Library (2021) Fishing became a blessing for the Self-Help Group in Kerala dated The Hans India dated 14th August 2021. The Hans India. CMFRI, Library (2017) Fishing boat owners’ forum rejects move to stop regn of new trawlers The New Indian Express dated 08th July 2017. The New Indian Express. CMFRI, Library (2019) Fishing for more...The Hindu BusinessLine dated 6th July 2019. The Hindu Business Line. CMFRI, Library (2019) Food, fish and agriculture fair at CMFRI draws many The New Indian Express dated 15th November 2019. The New Indian Express. CMFRI, Library (2018) ‘For nutrition security, food output must grow 60% by 2050’ The Hindu Business Line dated 15th March 2018. The Hindu Business Line. CMFRI, Library (2019) Forecasting model for sardine to be developed The Hindu dated 7th August 2019. The Hindu. CMFRI, Library (2019) Forecasting model mooted for sardines The Hindu Business Line dated 7th August 2019. The Hindu Business Line. CMFRI, Library (2019) Foreign team visits Munambam The Hindu dated 19th October 2019. The Hindu. CMFRI, Library (2018) Former CMFRI Director dies The Times of India dated 29th April 2018. The Times of India. CMFRI, Library (2018) Former VC passes away The Hindu dated 29th April 2018. The Hindu. CMFRI, Library (2018) Formulate policy to check marine debris, Centre told The Hindu dated 13th April 2018. The Hindu. CMFRI, Library (2020) Fresh fish in short supply in lockdown The Times of India dated 28th May 2020. The Times of India. CMFRI, Library (2020) Fresh fish in short supply in lockdown Times of India dated 28th May 2020. Times of India. CMFRI, Library (2017) పరిశోధన ఫలం మత్స్య రంగానికి బలం (Fruits of Research - a strength to Fisheries Sector) Eenadu dated 22nd February 2017. Eenadu. CMFRI, Library (2017) Funds for CMFRI The Hindu dated 29th July 2017. The Hindu. CMFRI, Library (2017) GIS will benefit fishermen in a big way: Union Minister The New Indian Express dated 6th May 2017. The New Indian Express. CMFRI, Library (2017) GIS will help identify potential fishing zones:Union Minister Business Standard dated 6th May 2017. Business Standard. CMFRI, Library (2016) Genetic secrets of 88 bony fishes revealed, The Hindu dated 23rd July 2016. The Hindu. CMFRI, Library (2020) Get up close to whale shark, dolphins and lot more at CMFRI museum The New Indian Express dated 5th February 2020. The New Indian Express. CMFRI, Library (2016) Giant African snails proliferate in Kochi, The Hindu dated 27th June 2016. The Hindu. CMFRI, Library (2018) Glimpse of India's diverse marine wealth The Times of India dated 29th April 2018. The Times of India. CMFRI, Library (2020) Global meet on marine ecosystems The Hindu dated 6th January 2020. The Hindu. CMFRI, Library (2019) Global meet on shark fisheries The Hindu dated 23rd July 2019. The Hindu. CMFRI, Library (2018) Global recognition for CMFRI Scientist The Hindu Business Line dated 4th April 2018. The Hindu Business Line. CMFRI, Library (2018) Global recognition for CMFRI scientist The New Indian Express dated 4th April 2018. The New Indian Express. CMFRI, Library (2018) Global workshop begins at CMFRI The Hindu dated 15th March 2018. The Hindu. CMFRI, Library (2019) Global workshop on fisheries underway at Kochi CMFRI The New Indian Express Line dated 16th January 2019. The New Indian Express. CMFRI, Library (2017) Governor to open CMFRI jubilee fete The Hindu dated 14th February 2017. The Hindu. CMFRI, Library (2017) Govt seeks CMFRI's help in implementing aquarian reforms The New Indian Express dated 21st January 2017. The New Indian Express. CMFRI, Library (2017) Govt. must step in to ensure better prices, says fishermen’s union The Hindu dated 7th July 2017. The Hindu. CMFRI, Library (2016) Grass carps to clear ponds choked by weeds The Times of India dated 8th December 2016. The Times of India. CMFRI, Library (2021) Grow mangroves to save Kerala coast from sea surge, say experts The New Indian Express 6th June 2021. The New Indian Express. CMFRI, Library (2016) Gujarat fisherman bags award for open sea cage culture The Hindu Business Line dated 28th September 2016. The Hindu Business Line. CMFRI, Library (2017) Help ensure sustainable fisheries: Guv Sathasivam Times of India dated 19th February 2017. Times of India. CMFRI, Library (2018) Highlighting impact of climate change in fisheries The New Indian Express dated 5th February 2018. The New Indian Express. CMFRI, Library (2021) How climate change is taking a toll on livelihoods of small-scale fishers in Kerala Mongabay dated 16th August 2021. Mongabay. CMFRI, Library (2019) ICAR - CMFRI celebrates 72nd Foundation Day : ICAR Website. Indian Council of Agricultural Research. CMFRI, Library (2022) ICAR ranking: CMFRI ranks first among fisheries & animal science institutes The Hindu Business Line dated 29th September 2022. The Hindu Business Line. CMFRI, Library (2019) ICAR-CIFT sports tourney get under way The Hindu dated 7th December 2019. The Hindu. CMFRI, Library (2017) ICAR-CMFRI Celebrates 70th Foundation Day ICAR Website. ICAR. CMFRI, Library (2022) ICAR-CMFRI National Campaign envisages prospects of seaweed farming in India @ Azadi Ka Amrit Mahotsav ICAR News dated 27th July 2022. Indian Council of Agricultural Research Website. p. 1. CMFRI, Library (2018) ICAR-CMFRI Opens its Doors to Public on 71st Foundation Day ICAR Website. ICAR. CMFRI, Library (2017) ICAR-CMFRI commercialises its anti-obesity nutraceutical product ICAR Website dated 23rd May 2017. Indian Council of Agricultural Research, New Delhi. CMFRI, Library (2021) ICAR-CMFRI develops new hatchery technology for picnic seabream fish The New Indian Express EdexLive dated 5th March 2021. The New Indian Express Edex Live. CMFRI, Library (2020) ICAR-CMFRI develops seed production technology of John’s snapper first ever in India ICAR News dated 15th October 2020. ICAR News. CMFRI, Library (2017) ICAR-CMFRI develops seed production technology of two more high value marine fishes ICAR Website dated 23rd May 2017. Indian Council of Agricultural Research, New Delhi. CMFRI, Library (2021) ICAR-CMFRI extends support to Police Officers on COVID-19 Duty in Kochi in ICAR Website dated 13th May 2021. ICAR Website. CMFRI, Library (2020) ICAR-CMFRI felicitates Fishermen for saving endangered Whale Shark ICAR News dated 4th February 2020. ICAR News. CMFRI, Library (2020) ICAR-CMFRI finds rare scorpionfish with venomous spines and ability to change colour. ICAR Website. CMFRI, Library (2020) ICAR-CMFRI helps SC families in Tamil Nadu Village earn additional income through seaweed and ornamental fish farming. ICAR News. CMFRI, Library (2019) ICAR-CMFRI helps farmers in flood-hit Kerala village reap bumper harvest of mussels The Hindu Business Line dated 31st May 2019. The Hindu Business Line. CMFRI, Library (2019) ICAR-CMFRI hosts FAO global expert meeting on shark trade ICAR Website. ICAR, New Delhi. CMFRI, Library (2020) ICAR-CMFRI kick-starts new farming challenge towards food security. ICAR Website. CMFRI, Library (2022) ICAR-CMFRI launches Year-long Anniversary Celebration Campaign ICAR News dated 3rd February 2022. ICAR News. CMFRI, Library (2016) ICAR-CMFRI listed under the Convention on International Trade in Endangered Species of Wild Fauna and Flora (CITES) registered scientific institution list. CITES. CMFRI, Library (2019) ICAR-CMFRI organizes Skill Development Programme : ICAR Website. Indian Council of Agricultural Research. CMFRI, Library (2022) ICAR-CMFRI releases 5 lakh hatchery-produced pearl oyster spat in Gulf of Mannar ICAR News dated 15th September 2022. ICAR News. CMFRI, Library (2017) ICAR-CMFRI releases estimates of marine fish landings in India-2016 India’s marine fish catch increases 6.6% ICAR Website dated 25th May 2017. Indian Council of Agricultural Research, New Delhi. CMFRI, Library (2022) ICAR-CMFRI’s efforts to Popularize Cage Fish Farming win Recognition ICAR News dated 25th March 2022. ICAR News. CMFRI, Library (2018) INCOIS to set up info boards at 12 harbours The Hindu dated 18th January 2018. The Hindu. CMFRI, Library (2017) ISRO to help Kochi-based marine institute identify fishing zones ZEE News dated 23rd November 2017. ZEE News. CMFRI, Library (2017) मछली पकड़ने के इलाकों की पहचान करेंगे ISRO और CMFRI Times Now dated 23rd November 2017. Times Now Hindi. CMFRI, Library (2017) ISRO, CMFRI join hands to help identify fishing zones IANS Live dated 22nd November 2017. IANS Live. CMFRI, Library (2017) ISRO, CMFRI to launch joint research project The Hindu dated 23rd November 2017. The Hindu. CMFRI, Library (2017) ISRO, fisheries institute project to help fishermen find ideal fishing spots Hindustan Times dated 22nd November 2017. Hindustan Times. CMFRI, Library (2017) In the choppy sea of note ban, fishing sector sailed on trust The Times of India dated 12th January 2017. The Times of India. CMFRI, Library (2016) India Brings New Action Plan to Boost Marine Fish Production The Fish Site dated 4th October 2016. FishSite. CMFRI, Library (2021) India Leading Global Recovery from Pandemic: Rajeev Chandrasekhar Economy India dated 13th November 2021. Economy India. CMFRI, Library (2022) India has potential to produce 9.7 million tonnes of seaweed: ICAR-CMFRI Business Standard dated 29th July 2022. Business Standard. CMFRI, Library (2022) India has potential to produce 9.7 million tonnes of seaweed: ICAR-CMFRI Devdiscourse dated 28th July 2022. Devdiscourse. CMFRI, Library (2022) India has potential to produce 9.7 million tonnes of seaweed: ICAR-CMFRI Money Control dated 28th July 2022. Money Control. CMFRI, Library (2021) India launches 30,000-tonne seaweed farming initiative The Fish Site dated 6th September 2021. The Fish Site. CMFRI, Library (2021) India leading global recovery from pandemic: Rajeev Chandrasekhar The Sentinel dated 13th November 2021. The Sentinel. CMFRI, Library (2021) India leading global recovery from pandemic: Union Min News Karnataka dated 13th November 2021. News Karnataka. CMFRI, Library (2021) India leading global recovery from pandemic: Union Minister Deccan Herald dated 13th November 2021. Deccan Herald. CMFRI, Library (2021) India leading global recovery from pandemic: Union Minister IANS Live dated 13th November 2021. IANS Live. CMFRI, Library (2021) India leading global recovery from pandemic: Union Minister Lokmat dated 13th November 2021. Lokmat. CMFRI, Library (2021) India leading global recovery from pandemic: Union Minister Mathrubhumi dated 13th November 2021. Mathrubhumi. CMFRI, Library (2021) India leading global recovery from pandemic: Union Minister Telugu Stop dated 13th November 2021. Telugu Stop. CMFRI, Library (2017) India marine fish landing increased by 6.6% in 2016 The Times of India dated 19th May 2017. The Times of India. CMFRI, Library (2021) India seeks to develop seaweed and shrimp sectors The Fish Site dated 27th September 2021. The Fish Site. CMFRI, Library (2022) India sets 9.7 million tonne seaweed target The Fish site dated 28th July 2022. The Fish Site. CMFRI, Library (2020) India unveils financial plan to support fisheries sector SeafoodSource dated 19th May 2020. SeafoodSource. CMFRI, Library (2017) India's marine fish catch increases by 6.6 percent Business Standard dated 20th May 2017. Business Standard. CMFRI, Library (2017) India's marine fish catch increases by 6.6% The Statesman dated 20th May 2017. The Statesman. CMFRI, Library (2017) India's marine fish catches record 6.6 % rise in 2016 The Economic Times dated 20th May 2017. The Economic Times. CMFRI, Library (2017) India's total marine fish catch goes up by 6.6% Deccan Chronicle dated 20th May 2017. Deccan Chronicle. CMFRI, Library (2016) Indian fisheries sector status report Submitted Hans India dated 28th December 2016. Hans India. CMFRI, Library (2021) Indian oil sardine on revival path The Hindu Business Line dated 2nd January 2021. The Hindu Business Line. CMFRI, Library (2021) Indian oil sardine seemingly on revival path along Kerala coast: CMFRI The Financial Express dated 2nd January 2021. The Financial Express. CMFRI, Library (2020) Indian pompano, a new candidate for Indian mariculture ICAR News dated 15th October 2020. ICAR News. CMFRI, Library (2017) 'India’s main challenge will be finding jobs': The New Indian Express dated 26th November 2017. The New Indian Express. CMFRI, Library (2017) Industrialists urged to invest in mariculture Business Standard dated 10th April 2017. Business Standard. CMFRI, Library (2017) Insurance cover for fisherfolk poor The Times of India dated 13th November 2017. The Times of India. CMFRI, Library (2017) Insurance coverage for fisheries sector under-utilised: Study The New Indian express dated 13th November 2017. The New Indian Express. CMFRI, Library (2017) Insurance coverage under-utilised in fisheries sector: CMFRI study The Hindu Business Line dated 13th November 2017. The Hindu Business Line. CMFRI, Library (2017) Insurance firms ignore fisheries sector: Study Deccan Chronicle dated 13th November 2017. Deccan Chronicle. CMFRI, Library (2017) Insurance in fisheries sector underutilised: CMFRI Business Standard dated 12th November 2017. Business Standard. CMFRI, Library (2017) Insurance in fisheries sector underutilised: CMFRI study The Hindu dated 13th November 2017. The Hindu. CMFRI, Library (2021) International Women’s Day: Two Kerala women to be honoured for successful ventures in fisheries sector The New Indian Express dated 7th March 2021. The New Indian Express. CMFRI, Library (2018) International symposium of SAFARI-2 ICAR Website. ICAR. CMFRI, Library (2021) വരും വർഷങ്ങളിൽ കടൽക്ഷോഭം വർധിക്കും; കണ്ടൽവനവൽക്കരണത്തിലൂടെ തീരദേശത്തെ സംരക്ഷിക്കാമെന്ന് വിദഗ്ധർ Janayugam 6th June 2021. Janayugam. CMFRI, Library (2020) കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ മൽസ്യകർഷകർക്ക് വിപണിയൊരുക്കി സി എം ഫ് ആർ ഐ Janayugam dated 28th November 2020. Janayugam. CMFRI, Library (2021) കേരളതീരത്ത് വീണ്ടും മത്തി തരംഗം Janayugam dated 2nd January 2021. Janayugam. CMFRI, Library (2020) മത്തിയുടെ കുറവുമൂലം ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടം Janayugom 11th January 2020. Janayugom. CMFRI, Library (2016) സ്രാവിന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ Janayugom dated 10th September 2016. Janayugom. CMFRI, Library (2017) മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ; കർശനമായ നടപടിയെന്ന് ഭക്ഷ്യസുരക്ഷാ കമീഷണർ Janayugom dated 11th April 2017. Janayugom. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം Janayugom dated 11th December 2021. Janayuogom. CMFRI, Library (2018) കാലാവസ്ഥാ മുന്നറിയിപ്പ് അവലോകനത്തിന് ശാസ്ത്രജ്ഞ-മത്സ്യത്തൊഴിലാളി സംഗമം Janayugom dated 12th January 2018. Janayugom. CMFRI, Library (2017) സിഎംഎഫ്ആർഐയിൽ സമ്മർ സ്കൂളിനു തുടക്കമായി Janayugom dated 13th July 2017. Janayugom. CMFRI, Library (2017) മത്സ്യമേഖലയിൽ ഇൻഷുറൻസ് കാര്യക്ഷമമല്ല : സിഎംഎഫ്ആർഐ Janayugom dated 13th November 2017. Janayugom. CMFRI, Library (2019) കടൽ ഞണ്ടുകൃഷിയിൽ പരിശീലനവുമായി സിഎംഎഫ്ആർഐ Janayugom dated 15th March 2019. Janayugom. CMFRI, Library (2017) കാർഷിക ഗവേഷണ രംഗത്ത് ഐ സി ടി പ്രോത്സാഹിപ്പിക്കണമെന്ന് ശിൽപശാല Janayugom dated 16th December 2017. Janayugom. CMFRI, Library (2017) വണ്ണം കുറയ്ക്കാൻ കടലിൽ നിന്ന്‌ മരുന്നുമായി സിഎംഎഫ്‌ആർഐ Janayugom dated 16th February 2017. Janayugom. CMFRI, Library (2018) രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തിന് സിഎംഎഫ്ആർഐയിൽ തുടക്കം Janayugom dated 16th January 2018. Janayugom. CMFRI, Library (2018) പിടയ്ക്കുന്ന കാളാഞ്ചിയും പൊക്കാളി ബ്രാൻഡഡ് ഉൽപ്പന്നങ്ങളും മത്സ്യ-ഭക്ഷ്യ-കാർഷികമേളയിലെ താരങ്ങൾ Janayugom dated 16th January 2018. Janayugom. CMFRI, Library (2017) മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ വനിതാശാക്തീകരണം; 'തീര നൈപുണ്യ' ജനപ്രീതി നേടുന്നു Janayugom dated 18th September 2017. Janayugom. CMFRI, Library (2018) ഡോ. ഗോപാലകൃഷ്ണനും ഡോ.ഇമൽഡ ജോസഫിനും രാജ് ഭാഷാ പുരസ്കാരം Janayugom dated 18th September 2018. Janayugom. CMFRI, Library (2018) ചിത്രരചനയിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തണം : ടി കലാധരൻ Janayugom dated 19th February 2018. Janayugom. CMFRI, Library (2017) ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണം Janayugom dated 19th July 2017. Janayugom. CMFRI, Library (2020) കേരളത്തിൽ മത്സ്യ ലഭ്യതയിൽ വൻ ഇടിവ് Janayugom dated 1st July 2020. Janayugom. CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുൽപാദന നേട്ടവുമായി സിഎംഎഫ്ആർഐ Janayugom dated 20th August 2017. Janayugom. CMFRI, Library (2017) മത്സ്യലഭ്യത: കേരളം നാലാം സ്ഥാനത്ത്; മത്തി ഇപ്പോഴും കേരളം തീരത്തില്ല Janayugom dated 20th May 2017. Janayugom. CMFRI, Library (2017) അമിതവണ്ണം കുറയ്ക്കുന്നതിന് കടൽപായലിൽ നിന്ന് ഔഷധം: കരാർ ഒപ്പിട്ടു Janayugom dated 20th May 2017. Janayugom. CMFRI, Library (2022) വേനൽ ചൂടിന് നാടൻ പ്രതിരോധം, പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ വി കെ Janayugom dated 21st February 2022. Janayugom. CMFRI, Library (2018) കടൽ ജീവികളിൽ നിന്ന് ഔഷധ നിർമാണം : പരിശീലനവുമായി സിഎംഎഫ്ആർഐ Janayugom dated 22nd January 2018. Janayugom. CMFRI, Library (2017) ഇനി മത്സ്യങ്ങളെ കണ്ടറിഞ്ഞ് വലവീശാം; ഗവേഷണ പദ്ധതിയുമായി ശാസ്ത്രജ്ഞർ Janayugom dated 23rd November 2017. Janayugom. CMFRI, Library (2017) കടൽ സുരക്ഷ ശക്തിപ്പെടുത്താൻ സിഎംഎഫ്ആർഐയുടെ പുതിയ സാങ്കേതിക വിദ്യ Janayugom dated 24th April 2017. Janayugom. CMFRI, Library (2018) കടൽ ജീവികളിൽ നിന്നും കൂടുതൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറക്കും: സിഎംഎഫ്ആർഐ Janayugom dated 24th January 2018. Janayugom. CMFRI, Library (2018) പോഷകാഹാരക്കുറവ് ഇന്നും ഗുരുതര പ്രശ്നം: ഡോ. മഞ്ജു ശർമ Janayugom dated 24th January 2018. Janayugom. CMFRI, Library (2018) നിർമലധാര പദ്ധതി ശക്തിപ്പെടുത്താൻ വിദ്യാർത്ഥികളുടെ നീലഹരിത സേന Janayugom dated 25th July 2018. Janayugom. CMFRI, Library (2017) കയറ്റുമതി മൂല്യമുള്ള മീനുകളുടെ കൃത്രിമ ഉല്പാദനം വിജയകരം Janayugom dated 27th April 2017. Janayugom. CMFRI, Library (2021) നൂതന മത്സ്യക്കൃഷിയുമായി സിഎംഎഫ്ആർഐ Janayugom dated 27th November 2021. Janayugom. CMFRI, Library (2018) മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണ പാഠങ്ങളൊരുക്കി സിഎംഎഫ്ആർഐ Janayugom dated 28th December 2018. Janayugom. CMFRI, Library (2022) കടൽപായൽ ഉല്പാദനത്തിൽ മുന്നേറാൻ സി എം എഫ് ആർ ഐക്ക് പദ്ധതി Janayugom dated 28th July 2022. Janayugom. CMFRI, Library (2017) ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കൂടി: സംസ്ഥാനത്ത് മത്സ്യവില കുറഞ്ഞു Janayugom dated 29th April 2017. Janayugom. CMFRI, Library (2017) സമുദ്ര മത്സ്യക്കൃഷി ജനകീയമാക്കാൻ ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ Janayugom dated 29th July 2017. Janayugom. CMFRI, Library (2017) കടൽസമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിന് സിഎംഎഫ്ആർഐയുടെ കർമപദ്ധതി വരുന്നു Janayugom dated 2nd July 2017. Janayugom. CMFRI, Library (2019) കോഴിമുട്ട ഉൽപാദനത്തിന് വീട്ടുവളപ്പ് യൂണിറ്റുകളുമായി കെവികെ Janayugom dated 2nd June 2019. Janayugom. CMFRI, Library (2018) മത്സ്യക്കൃഷി വികസിപ്പിക്കാൻ പദ്ധതി Janayugom dated 30th January 2018. Janayugom. CMFRI, Library (2017) സിഎംഎഫ്ആർഐയുടെ വിന്റർ സ്‌കൂൾ നാളെ തുടങ്ങും മത്സ്യമേഖലയിൽ ഉപഗ്രഹ സാങ്കേതികവിദ്യ Janayugom dated 30th November 2017. Janayugom. CMFRI, Library (2017) കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപിക്കുന്നു Janayugom dated 3rd April 2017. Janayugom. CMFRI, Library (2022) സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി Janayugom dated 4th February 2022. Janayugom. CMFRI, Library (2018) പിഴല മാതൃകയിൽ കൂടു മത്സ്യ കൃഷി : സിഎംഎഫ്ആർഐയുടെ പിന്തുണ തേടി മഹാരാഷ്ട്ര Janayugom dated 4th May 2018. Janayugom. CMFRI, Library (2020) കടലറിവുകളുടെ വിസ്മയക്കാഴ്ച തുറന്ന് സി എം എഫ് ആർ ഐ Janayugom dated 5th February 2020. Janayugom. CMFRI, Library (2019) മത്തിയുടെ ലഭ്യതക്കുറവ് ചർച്ച ചെയ്യാൻ ഗവേഷകർ ഒത്തുകൂടുന്നു Janayugom dated 5th August 2019. Janayugom. CMFRI, Library (2017) മത്സ്യമേഖലയിലെ സബ്‌സിഡികൾ ഫലപ്രദമാണോ എന്ന് പരിശോധിക്കണം Janayugom dated 5th July 2017. Janayugom. CMFRI, Library (2019) വിസ്മയമായി ആഴക്കടലിലെ മായക്കാഴ്ച Janayugom dated 6th February 2019. Janayugom. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി കെവികെ Janayugom dated 6th January 2022. Janayugom. CMFRI, Library (2017) മത്സ്യമേഖലയിൽ ജി.ഐ.എസ് സാങ്കേതികവിദ്യ വേണം Janayugom dated 6th May 2017. Janayugom. CMFRI, Library (2017) സുസ്ഥിര മത്സ്യബന്ധന നിർണയം; ശിൽപശാല തുടങ്ങി Janayugom dated 6th October 2017. Janayugom. CMFRI, Library (2021) കടൽപായൽ ലക്ഷദ്വീപിന്റെ പുതിയ സാമ്പത്തിക സ്രോതസ്സ് Janayugom dated 7th September 2021. Janayugom. CMFRI, Library (2021) കടല്‍പായലില്‍ നിന്നും ഔഷധ നിര്‍മാണം: സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം Janmabhumi 18th July 2021. Janmabhumi. CMFRI, Library (2017) സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലിക്ക് തുടക്കം Janmabhumi 19th February 2017. Janmabhumi. CMFRI, Library (2020) ട്രോളിംങ് നിരോധനത്തിന് പുതിയ നിർദേശം Janmabhumi dated 11th January 2020. Janmabhumi. CMFRI, Library (2020) ട്രോളിംഗ് നിരോധനത്തിന് പുതിയ നിർദേശം Janmabhumi dated 11th January 2020. Janmabhumi. CMFRI, Library (2020) മത്തി കുറഞ്ഞപ്പോൾ കനത്ത നഷ്ടം Janmabhumi dated 11th January 2020. Janmabhumi. CMFRI, Library (2020) മത്തി മുങ്ങുന്നു Janmabhumi dated 12th January 2020. Kerala Kaumudi. CMFRI, Library (2018) സിഎംഎഫ്ആർഐയുടെ ദേശീയ അംഗീകാരം Janmabhumi dated 13rd March 2018. Janmabhumi. CMFRI, Library (2019) അയല പെരുകി, മത്തി കുറഞ്ഞു Janmabhumi dated 13th July 2019. Janmabhumi. CMFRI, Library (2017) സിഎംഎഫ്ആർഐ സപ്തതി നിറവിൽ Janmabhumi dated 15th February 2017. Janmabhumi. CMFRI, Library (2020) കൃഷിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്‌തത മാതൃകയായി സി എം എഫ് ആർ ഐ Janmabhumi dated 15th May 2020. Janmabhumi. CMFRI, Library (2017) വിവരസാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണമെന്ന് ശിൽപ്പശാല Janmabhumi dated 16th December 2017. Janmabhumi. CMFRI, Library (2021) മത്സ്യ മേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത് Janmabhumi dated 16th March 2021. Janmabhumi. CMFRI, Library (2018) സിഎംഎഫ്ആർഐ വാർഷികാഘോഷം Janmabhumi dated 18th February 2018. Janmabhumi. CMFRI, Library (2017) മത്സ്യമേഖലയുടെ വികസനം: തോമസ് ഐസക് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി Janmabhumi dated 18th January 2017. Janmabhumi. CMFRI, Library (2017) ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണമെന്ന് Janmabhumi dated 19th July 2017. Janmabhumi. CMFRI, Library (2019) ഇന്ത്യൻ മത്സ്യ മേഖലയെ അടുത്തറിഞ്ഞു വിദേശസംഘം Janmabhumi dated 19th October 2019. Janmabhumi. CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം Janmabhumi dated 20th August 2017. Janmabhumi. CMFRI, Library (2017) മത്തിയുടെ ലഭ്യതയിൽ ഇടിവ് മൊത്തം മത്സ്യലഭ്യതയിൽ സംസ്ഥാനം നാലാം സ്ഥാനത്ത് Janmabhumi dated 20th May 2017. Janmabhumi. CMFRI, Library (2018) കടൽ ജീവികളിൽ നിന്ന് ഔഷധ നിർമ്മാണം Janmabhumi dated 22nd January 2018. Janmabhumi. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Janmabhumi dated 22nd September 2017. Janmabhumi. CMFRI, Library (2017) കർഷക വരുമാനം ഇരട്ടിപ്പിക്കാൻ പദ്ധതി Janmabhumi dated 23rd August 2017. Janmabhumi. CMFRI, Library (2018) കടലിൽ നിന്ന് കൂടുതൽ പ്രകൃതിദത്ത ഉത്‌പന്നങ്ങൾ ഉടൻ: സിഎംഎഫ്ആർഐ Janmabhumi dated 24th January 2018. Janmabhumi. CMFRI, Library (2017) ഡോ.കെ.കെ.ജോഷിക്ക് പുരസ്കാരം Janmabhumi dated 24th May 2017. Janmabhumi. CMFRI, Library (2017) വികസന പദ്ധതികൾക്ക് നീതി ആയോഗ് പിന്തുണക്കും Janmabhumi dated 24th November 2017. Janmabhumi. CMFRI, Library (2017) കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർമ്മപരിപാടി Janmabhumi dated 25th August 2017. Janmabhumi. CMFRI, Library (2017) മീനുകളുടെ കൃത്രിമ ഉല്പാദനത്തിൽ സിഎംഎഫ്ആർഐക്ക് നേട്ടം Janmabhumi dated 27th April 2017. Janmabhumi. CMFRI, Library (2017) രാജ്യാന്തര സഫാരി സമ്മേളനം: യുവഗവേഷകർക്ക് സാമ്പത്തിക സഹായം Janmabhumi dated 28th November 2017. Janmabhumi. CMFRI, Library (2017) മീനുകളുടെ വില കുറഞ്ഞെന്ന് സിഎംഎഫ്ആർഐ Janmabhumi dated 29th April 2017. Janmabhumi. CMFRI, Library (2017) ദേശീയ വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Janmabhumi dated 29th July 2017. Janmabhumi. CMFRI, Library (2021) തിരിച്ചുവരവിനൊരുങ്ങി മത്തി, പിടിക്കുന്നതിൽ കരുതൽ വേണമെന്ന് സിഎംഫ്ആർഐ Janmabhumi dated 2nd January 2021. Janmabhumi. CMFRI, Library (2017) വിന്റർസ്‌കൂൾ നാളെ തുടങ്ങും Janmabhumi dated 30th November 2017. Janmabhumi. CMFRI, Library (2017) സിഎംഎഫ്ആര്‍ഐക്ക് ബംഗാളില്‍ ഗവേഷണ കേന്ദ്രം Janmabhumi dated 31st March 2017. Janmabhumi. CMFRI, Library (2017) കൂടു മത്സ്യകൃഷി തരംഗമാക്കി സിഎംഎഫ്ആർഐ Janmabhumi dated 3rd April 2017. Janmabhumi. CMFRI, Library (2018) രാജ്യം നീലവിപ്ലവത്തിന്റെ പാതയിൽ Janmabhumi dated 3rd December 2018. Janmabhumi. CMFRI, Library (2018) കാലാവസ്ഥാ മുന്നറിയിപ്പ് അവലോകനം ചെയ്യാൻ ശാസ്ത്രജ്ഞ-മത്സ്യത്തൊഴിലാളി സംഗമം Janmabhumi dated 3rd January 2018. Janmabhumi. CMFRI, Library (2018) സിഎംഎഫ്ആർഐ ശാസ്ത്രജ്ഞന് അന്തർദ്ദേശീയ അംഗീകാരം Janmabhumi dated 4th April 2018. Janmabhumi. CMFRI, Library (2018) പിഴല മാതൃകയിൽ കൂടു മത്സ്യ കൃഷി : സിഎംഎഫ്ആർഐയുടെ പിന്തുണ തേടി മഹാരാഷ്ട്ര Janmabhumi dated 4th May 2018. Janmabhumi. CMFRI, Library (2020) വിസ്മയ കാഴ്ചകളൊരുക്കി സി എം എഫ് ആർ ഐ പ്രദർശനം Janmabhumi dated 5th February 2020. Janmabhumi. CMFRI, Library (2018) കടലാഴങ്ങളിലെ കാണാക്കാഴ്ചകൾ Janmabhumi dated 5th February 2018. Janmabhumi. CMFRI, Library (2017) മത്സ്യമേഖലയിലെ സബ്‌സിഡികൾ പരിശോധിക്കണം: നിതി ആയോഗ് Janmabhumi dated 5th July 2017. Janmabhumi. CMFRI, Library (2018) പുരസ്കാര തിളക്കത്തിൽ സിഎംഎഫ്ആർഐ Janmabhumi dated 5th July 2018. Janmabhumi. CMFRI, Library (2017) മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് തൊഴിലാളികൾ Janmabhumi dated 6th May 2017. Janmabhumi. CMFRI, Library (2017) മത്സ്യത്തൊഴിലാളികൾക്ക് ലാഭമുണ്ടാക്കുന്ന പദ്ധതികൾ തുടങ്ങും-കേന്ദ്രമന്ത്രി Janmabhumi dated 6th May 2017. Janmabhumi. CMFRI, Library (2017) കടലിന്റെ ദമ്പതികൾക്ക് കേന്ദ്രമന്ത്രിയുടെ ആദരം Janmabhumi dated 6th May 2017. Janmabhumi. CMFRI, Library (2020) കൊറോണ ഹോട്ട്സ്പോട്ട് : ഓൺലൈൻ ഡാറ്റാബേസുമായി സി എം എഫ് ആർ ഐ Janmabhumi dated 7th May 2020. Janmabhumi. CMFRI, Library (2018) കടലിൽ കൂടുമത്സ്യക്കൃഷിയുമായി സിഎംഎഫ്ആർഐ Janmabhumi dated 9th January 2018. Janmabhumi. CMFRI, Library (2018) Japanese fish emerges in Kerala waters The Times of India dated 2nd January 2018. The Times of India. CMFRI, Library (2022) Just 3,297 tonnes in 2021: Oil sardine catch sees record dip, sparks concern The New Indian Express dated 6th July 2022. The New Indian Express. CMFRI, Library (2018) Juvenile fishing causing huge economic loss, says CMFRI The Hindu dated 3rd June 2018. The Hindu. CMFRI, Library (2021) KSINC bags ₹2,950-crore order from US firm for deep sea fishing project The Hindu Business Line dated 3rd February 2021. The Hindu Business Line. CMFRI, Library (2017) KVK develops soil-less medium for city gardens The Times of India dated 19th September 2017. Times of India. CMFRI, Library (2017) KVK develops soil-less medium for city gardens The Times of India dated 19th September 2017. Times of India. CMFRI, Library (2019) KVK farm Shoppe to sell Idukki Potato The Hindu Business Line dated 30th August 2019. The Hindu Business Line. CMFRI, Library (2022) KVK releases grass carps to clear aquatic weeds The Hindu dated 3rd November 2022. The Hindu. CMFRI, Library (2019) KVK sets up poultry units in Njarakkal homes The Hindu dated 2nd June 2019. The Hindu. CMFRI, Library (2017) KVK soil-less medium proves a huge hit The New Indian Express dated 23rd September 2017. The New Indian Express. CMFRI, Library (2017) KVK soil-less medium proves a huge hit The New Indian Express dated 23rd September 2017. The New Indian Express. CMFRI, Library (2017) പൊതുജനങ്ങൾക്കായി കടലറിവുകൾ സിഎംഎഫ്ആര്‍ഐ Kalakaumudi dated 31st January 2017. Kalakaumudi. CMFRI, Library (2021) Karimeen, tilapia bumper through caged farming The New Indian Express dated 25th December 2021. The New Indian Express. CMFRI, Library (2018) Kerala Agricultural University former Vice-Chancellor EG Silas passes away The New Indian Express dated 29th April 2018. The New Indian Express. CMFRI, Library (2017) കടൽസമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിന് സിഎംഎഫ്ആർഐയുടെ കർമ്മ പദ്ധതി Kerala Bhushanam dated 2nd July 2017. Keralabhushanam. CMFRI, Library (2017) Kerala Fishermen seek Fish famine package from Centre India Today dated 6th May 2017. India Today. CMFRI, Library (2017) Kerala Fishermen seek Fish famine package from Centre The Statesman dated 6th May 2017. The Statesmen. CMFRI, Library (2017) കാർത്തികേയനൊപ്പം കടലിലും ജീവിതത്തോണി തുഴയാൻ രേഖയുണ്ട് Kerala Kaumudi 1st May 2017. Keralakaumudi. CMFRI, Library (2022) വറ്റ മീനിലെ പുത്തൻ രാജ്ഞിയെ കണ്ടെത്തി കണ്ടെത്തിയത് സിഎംഎഫ്ആർഐ Kerala Kaumudi dated 03rd February 2022. Kerala Kaumudi. CMFRI, Library (2022) പ്രത്യേക ഇൻഷുറൻസ് വേണം Kerala Kaumudi dated 11th May 2022. Kerala Kaumudi. CMFRI, Library (2021) വേമ്പനാട് കായലിൽ വീണ്ടും കക്ക Kerala Kaumudi dated 12 th December 2021. Kerala Kaumudi. CMFRI, Library (2019) കടമക്കുടിക്കാർക്ക് സംരംഭകരാകാൻ കൂടുമത്സ്യക്കൃഷി Kerala Kaumudi dated 12th March 2019. Kerala Kaumudi. CMFRI, Library (2021) സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിൽ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ Kerala Kaumudi dated 13th November 2021. Kerala Kaumudi. CMFRI, Library (2022) കായൽ മുരിങ്ങ-കല്ലുമ്മക്കായ വിളവെടുപ്പ് Kerala Kaumudi dated 14th June 2022. Kerala Kaumudi. CMFRI, Library (2017) വലയും എൻജിനും പരിരക്ഷയ്ക്ക് പുറത്ത്; ഇൻഷ്വറൻസ് മത്സ്യമേഖലയ്ക്ക് വേണ്ട Kerala Kaumudi dated 14th November 2017. Kerala Kaumudi. CMFRI, Library (2019) കൃഷി ചെയ്യണോ? തുണയ്ക്കാളുണ്ട് Kerala Kaumudi dated 15th June 2019. Kerala Kaumudi. CMFRI, Library (2019) സി എം എഫ് ആർ ഐ ഭക്ഷ്യ മത്സ്യ കാർഷിക മേള ഇന്ന് സമാപിക്കും Kerala Kaumudi dated 15th November 2019. Kerala Kaumudi. CMFRI, Library (2021) ഇത് എന്താണ് പൊന്നേ Kerala Kaumudi dated 16th March 2021. Kerala Kaumudi. CMFRI, Library (2017) ആവോലി വറ്റയുടെ പ്രിയർക്ക് നല്ല കാലം വരുന്നു Kerala Kaumudi dated 20th August 2017. Kerala Kaumudi. CMFRI, Library (2018) കടലിൽ നിന്നും മരുന്ന്: പരിശീലനം നാളെ മുതൽ Kerala Kaumudi dated 22nd January 2018. Kerala Kaumudi. CMFRI, Library (2016) കലവക്കൃഷിയിലൂടെ നേടാം വിദേശപ്പണം Kerala Kaumudi dated 22nd October 2016. Kerala Kaumudi. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വൻഹിറ്റ് Kerala Kaumudi dated 22nd September 2017. Kerala Kaumudi. CMFRI, Library (2021) കല്ലുമ്മക്കായയുടെ അന്തകന്‍ അമേരിക്കയില്‍ നിന്നെത്തി Kerala Kaumudi dated 23rd January 2021. CMFRI, Library (2018) തീരദേശവികസനം: പരിസ്ഥിതി ആഘാത പഠനം വേണമെന്ന് ഡോ. ബാബുപോൾ Kerala Kaumudi dated 23rd July 2018. Kerala Kaumudi. CMFRI, Library (2017) കടലിൽ മീനുകളെ മുൻകൂട്ടി അറിയാം Kerala Kaumudi dated 23rd November 2017. Kerala Kaumudi. CMFRI, Library (2017) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംവിധാനം Kerala Kaumudi dated 24th April 2017. Keralakaumudi. CMFRI, Library (2021) കൂടുമത്സ്യകൃഷി വിളവെടുപ്പ് Kerala Kaumudi dated 25th December 2021. Kerala Kaumudi. CMFRI, Library (2021) കടൽ സസ്തനികളെ തേടി ഒരു യാത്ര Kerala Kaumudi dated 25th February 2021. Keralakaumudi. CMFRI, Library (2018) മാലിന്യമുക്ത ഗ്രാമത്തിനായി നീലഹരിത സേന Kerala Kaumudi dated 25th July 2018. Kerala Kaumudi. CMFRI, Library (2022) വാസ്‌വിക് പുരസ്‌കാരം Kerala Kaumudi dated 25th May 2022. Kerala Kaumudi. CMFRI, Library (2017) മട്ടുപ്പാവിൽ ഒരുക്കാം പഴന്തോട്ടം Kerala Kaumudi dated 26th September 2017. Kerala Kaumudi. CMFRI, Library (2017) ഏരിയും ഒട്ടക ചെമ്മീനും നൂറുമേനി വിളയിക്കാം Kerala Kaumudi dated 27th April 2017. Keralakaumudi. CMFRI, Library (2022) കടൽപ്പായൽ ഉല്പാദനത്തിൽ ഇന്ത്യക്കു വിപുലമായ സാദ്ധ്യതകൾ Kerala Kaumudi dated 28th July 2022. Kerala Kaumudi. CMFRI, Library (2022) കൂടുമത്സ്യക്കൃഷിയിൽ നേട്ടം കൊയ്ത് ദിനിൽ പ്രസാദ് Kerala Kaumudi dated 28th March 2022. Kerala Kaumudi. CMFRI, Library (2020) പിടയ്ക്കണ മീൻ വേണോ ലൈവ് ഫിഷ് കൗണ്ടറിലേക്ക് വരൂ Kerala Kaumudi dated 28th November 2020. Kerala Kaumudi. CMFRI, Library (2022) കരളിനെ ഉഷാറാക്കാൻ കടൽപ്പായൽ ഗുളിക Kerala Kaumudi dated 28th September 2022. Kerala Kaumudi. CMFRI, Library (2017) മീൻവില ഫ്‌ളാറ്റായെന്ന് പഠനം Kerala Kaumudi dated 29th April 2017. Keralakaumudi. CMFRI, Library (2019) രക്തസമ്മർദം തടയാൻ കടൽപ്പായൽ : സി.എം.എഫ്.ആർ.ഐയുടെ പുതിയ ഉത്പന്നം വിപണിയിലേക്ക് Kerala Kaumudi dated 29th May 2019. Kerala Kaumudi. CMFRI, Library (2021) ദേ, മത്തി തിരിച്ചുവരുന്നു Kerala Kaumudi dated 2nd January 2021. Kerala Kaumudi. CMFRI, Library (2018) മത്സ്യക്കൃഷി വികസിപ്പിക്കാൻ പദ്ധതി Kerala Kaumudi dated 30th January 2018. Kerala Kaumudi. CMFRI, Library (2019) സംഘങ്ങളുടെ കല്ലുമ്മക്കായ കൃഷിക്ക് നൂറുമേനി Kerala Kaumudi dated 30th May 2019. Kerala Kaumudi. CMFRI, Library (2017) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം : വിന്റർസ്‌കൂൾ നാളെമുതൽ Kerala Kaumudi dated 30th November 2017. Kerala Kaumudi. CMFRI, Library (2016) മത്തിക്കൂട്ടം മുങ്ങുന്നേ...Kerala Kaumudi dated 4th May 2016. Kerala Kaumudi. CMFRI, Library (2019) മത്തി മുങ്ങിയ വഴിയേ... Kerala Kaumudi dated 5th August 2019. Kerala Kaumudi. CMFRI, Library (2018) അയ്യോ...കടലിൽ ഇത്രയധികം മത്സ്യങ്ങളോ? Kerala Kaumudi dated 5th February 2018. Kerala Kaumudi. CMFRI, Library (2017) ഗുണകരമായ സബ്‌സിഡികൾ മാത്രം മതി: ഡോ. അശോക് ജെയിൻ Kerala Kaumudi dated 5th July 2017. Keralakaumudi. CMFRI, Library (2018) പുരസ്കാര തിളക്കത്തിൽ സി.എം.എഫ്.ആർ.ഐ Kerala Kaumudi dated 5th July 2018. Keralakaumudi. CMFRI, Library (2021) കറുത്ത ഏരി 'ഹിറ്റ്' Kerala Kaumudi dated 5th March 2021. Kerala Kaumudi. CMFRI, Library (2019) വേമ്പനാടിന് രക്ഷകർ Kerala Kaumudi dated 6th August 2019. Kerala Kaumudi. CMFRI, Library (2020) സി എം എഫ് ആർ ഐയിൽ കടൽ വിഭവങ്ങളുടെ ഭക്ഷ്യമേള Kerala Kaumudi dated 6th January 2020. Kerala Kaumudi. CMFRI, Library (2020) മറൈൻ സിമ്പോസിയം ജനുവരി ഏഴിന് തുടങ്ങും Kerala Kaumudi dated 6th January 2020. Kerala Kaumudi. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് ഭീഷണിയായ പോളപ്പായൽ നീക്കം ചെയ്‌തു Kerala Kaumudi dated 6th January 2022. Kerala Kaumudi. CMFRI, Library (2022) സമുദ്ര ഗവേഷണ ശില്പശാല Kerala Kaumudi dated 6th July 2022. Kerala Kaumudi. CMFRI, Library (2022) മത്സ്യമേഖലയ്ക്കു കോടികളുടെ നഷ്ടം:മത്തി ലഭ്യത ഇടിഞ്ഞു, ചെറുമീൻ പിടിത്തം വർദ്ധിച്ചു Kerala Kaumudi dated 6th July 2022. Kerala Kaumudi. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് Kerala Kaumudi dated 6th May 2022. Kerala Kaumudi. CMFRI, Library (2017) മത്സ്യബന്ധന രീതിയെക്കുറിച്ച് ഇന്തോ-ജർമൻ ശില്പശാല Kerala Kaumudi dated 6th October 2017. Kerala Kaumudi. CMFRI, Library (2019) മത്തി പിടിത്തം നിയന്ത്രിച്ചേക്കും Kerala Kaumudi dated 7th August 2019. Kerala Kaumudi. CMFRI, Library (2019) ഇക്കൊല്ലം മത്തി കുറയും Kerala Kaumudi dated 7th January 2019. Kerala Kaumudi. CMFRI, Library (2019) വരും, നമ്മുടെ മത്തി തിരിച്ചു വരും Kerala Kaumudi dated 8th August 2019. Kerala Kaumudi. CMFRI, Library (2017) പുതിയ മത്സ്യബന്ധനയാനങ്ങൾക്ക് അനുമതി നൽകരുത് Kerala Kaumudi dated 8th July 2017. Keralakaumudi. CMFRI, Library (2022) കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര Kerala Kaumudi dated 8th November 2022. Kerala Kaumudi. CMFRI, Library (2020) സമുദ്ര മത്സ്യ മേഖലക്ക് കഷ്ടകാലം Kerala Kaumudi dated 9th January 2020. Kerala Kaumudi. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം Kerala Pranamam dated 11th December 2021. Kerala Pranamam. CMFRI, Library (2022) മത്സ്യലഭ്യതയുടെ വിവരശേഖരണം: ആൻഡമാനിന് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം Kerala Pranamam dated 20th October 2022. Kerala Pranamam. CMFRI, Library (2021) പട്ടികജാതി കുടുംബങ്ങളെ സ്വയം സംരംഭകരാകാൻ സഹായിച്ച് സി.എം.എഫ്.ആർ.ഐ. Kerala Pranamam dated 27th November 2021. Kerala Pranamam. CMFRI, Library (2022) മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് Kerala Pranamam dated 6th July 2022. Kerala Pranamam. CMFRI, Library (2022) അനിയന്ത്രിത ചെറുമത്സ്യബന്ധനം മത്സ്യമേഖലയ്ക്കു കനത്ത നഷ്ടം Kerala Pranamam dated 6th July 2022. Kerala Pranamam. CMFRI, Library (2021) കടൽ പായൽ ലക്ഷദ്വീപിന്റെ പുതിയ സാമ്പത്തിക സ്രോതസ്സ് Kerala Pranamam dated 7th September 2021. Kerala Pranamam. CMFRI, Library (2022) കടൽപ്പായൽ ഗവേഷണം: ഫാറ്റി ലിവർ രോഗത്തിനുള്ള പ്രകൃതിദത്ത പ്രതിവിധിയുമായി സിഎംഎഫ്ആർഐ Kerala Times dated 27th September 2022. Kerala Times. CMFRI, Library (2022) Kerala Woman’s Award-Winning Fish Farm Helps her earn Rs 5 Lakh/Year The Better India dated 19th January 2022. The Better India. CMFRI, Library (2022) Kerala farmer bags Thozhil Shreshta Award with CMFRI technology Aquaculture Spectrum dated March 2022. Aquaculture Spectrum, 5 (3). p. 62. ISSN 2581-7892 CMFRI, Library (2017) Kerala fishermen seek "fish famine" package from Centre Press Trust of India dated 5th May 2017. Press Trust of India. CMFRI, Library (2017) Kerala fishermen seek ‘fish famine’ package from Centre The New Indian Express dated 6th May 2017. The New Indian Express. CMFRI, Library (2017) Kerala out of top three in fish catch The Hindu dated 20th May 2017. The Hindu. CMFRI, Library (2022) Kerala sees fall in availability of sardines,3297 tonnes caught last year: CMFRI study Mathrubhumi.com dated 6th July 2022. Mathrubhumi.com. CMFRI, Library (2021) Kerala signs pact with US-based EMCC for Rs 2,950 cr project The New Indian Express dated 3rd February 2021. The New Indian Express. CMFRI, Library (2017) Kerala to be a net deficit in fish availability The Hindu Business Line dated 3rd May 2017. The Hindu Business Line. CMFRI, Library (2022) Kerala: Central Marine Fisheries Research Institute secures top positions in Indian Council of Agricultural Research rankings The Times of India dated 29th September 2022. The Times of India. CMFRI, Library (2016) Kerala: Oil sardine in troubled waters as climate goes awry- Deccan Chronicle dated 8th July 2016. Deccan Chronicle. CMFRI, Library (2017) മീനുകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് തടയും Keralakaumudi dated 11th April 2017. Kerala Kaumudi. CMFRI, Library (1975) ഉല്പാദന വികസനത്തിന് ശാസ്ത്രം ഉപകരിക്കണം Keralakaumudi dated 12th September 1975. Keralakaumudi. (In Press) CMFRI, Library (2021) കോവിഡ് പ്രതിസന്ധിയിൽ തുണയായി കൂടുമത്സ്യക്കൃഷി Keralakaumudi dated 14th August 2021. Keralakaumudi. CMFRI, Library (2017) സി.എം.എഫ്ആർ.ഐ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി Keralakaumudi dated 19th February 2017. Kerala Kaumudi. CMFRI, Library (2017) അയലയും മത്തിയും എവിടെപ്പോയ് കടലമ്മേ? Keralakaumudi dated 20th May 2017. Keralakaumudi. CMFRI, Library (2017) മണ്ണില്ലാതെയും കൃഷി നടത്താം സർ... Keralakaumudi dated 20th September 2017. Kerala Kaumudi. CMFRI, Library (2017) ഡോ.ജോഷിക്ക് ജൈവവൈവിധ്യ ബോർഡ് പുരസ്കാരം Keralakaumudi dated 24th May 2017. Keralakaumudi. CMFRI, Library (2021) കടൽപായൽ കൃഷി വികസിപ്പിക്കും Keralakaumudi dated 26th September 2021. Keralakaumudi. CMFRI, Library (2017) മത്സ്യക്കുഞ്ഞ് കേന്ദ്രത്തിന് ഒമ്പത് കോടി Keralakaumudi dated 29th July 2017. Kerala Kaumudi. CMFRI, Library (2016) മത്സ്യകൃഷി ഇനി ജനകീയമാകും : മത്സ്യോത്പാദനം കൂട്ടാൻ പദ്ധതിയുമായി സിഎംഎഫ്ആർഐ Keralakaumudi dated 2nd October 2016. Kerala Kaumudi. CMFRI, Library (2017) കേരളത്തിൽ കൂടു മത്സ്യകൃഷി തരംഗം Keralakaumudi dated 3rd April 2017. Keralakaumudi. CMFRI, Library (2017) ജീവിതക്കടലില്‍ പ്രണയവലയെറിഞ്ഞ് രേഖയും കാർത്തികേയനും Keralakaumudi dated 6th May 2017. Keralakaumudi. CMFRI, Library (2016) വലയില്‍ വീഴാന്‍ മീനില്ല; ചീനവല കളം വിടുന്നു Keralakaumudi dated 6th September 2016. Keralakaumudi. CMFRI, Library (2021) കടൽ പായലിൽ കണ്ണുംനട്ട് ലക്ഷദ്വീപ് Keralakaumudi dated 7th September 2021. Keralakaumudi. CMFRI, Library (2022) സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണന് വാസ്‌വിക് ഗവേഷണ പുരസ്‌കാരം Kochi Localpedia dated 25th May 2022. Kochi Localpedia. CMFRI, Library (2019) Kochi hosts global meet on shark trade The Hindu Business Line dated 25th July 2019. The Hindu Business Line. CMFRI, Library (2020) Kochi to host global meet on marine ecosystem The Hindu Business Line dated 6th January 2020. The Hindu Business Line. CMFRI, Library (2019) Kochi’s food and agri-aqua fest a big hit The Hindu Business Line dated 15th November 2019. The Hindu Business Line. CMFRI, Library (2019) Krishi Vigyan Kendra launches farm service centre The Times of India dated 12th June 2019. The Times of India. CMFRI, Library (2017) Krishi Vigyan Kendra plans fruit gardens on terrace Deccan Chronicle dated 25th September 2017. Deccan Chronicle. CMFRI, Library Krishi Vigyan Kendra to promote curry leaf in pots The Times of India dated 30th August 2017. The Times of India. CMFRI, Library (2018) Lab bottles can now be recycled The Hindu Business Line dated 24th September 2018. The Hindu Business Line. CMFRI, Library (1975) Lab for Prawn Propagation The Indian Express Dated 22nd September 1975. The Indian Express. (In Press) CMFRI, Library (1979) Lab to Land Programme The Indian Express Dated 8th February 1979. The Indian Express. (In Press) CMFRI, Library (2021) Lakshadweep to launch large-scale farming of seaweed for pharma, food and nutraceuticals The New Indian Express dated 6th September 2021. The New Indian Express. CMFRI, Library (2021) Lakshadweep to launch largescale seaweed farming for high-end use The New Indian Express dated 10th September 2021. The New Indian Express. CMFRI, Library (2021) Lakshadweep turns to seaweed farming Hindustan Times dated 6th September 2021. Hindustan Times. CMFRI, Library (2021) Lakshadweep turns to seaweed farming to facilitate development Daijiworld.com dated 6th September 2021. Daijiworld.com. CMFRI, Library (2021) Lakshadweep turns to seaweed farming to facilitate development India New England News dated 6th September 2021. New England News. CMFRI, Library (2021) Lakshadweep turns to seaweed farming to facilitate development Sify.com dated 7th September 2021. Sify.com. CMFRI, Library (2021) Lakshadweep turns to seaweed farming to facilitate development Socialnews.xyz dated 6th September 2021. Socialnews.xyz. CMFRI, Library (2018) Last year’s sea catch was highest since 2012 The Hindu Business Line dated 27th June 2018. The Hindu Business Line. CMFRI, Library (2017) Let us do good to farmers The Hindu dated 18th February 2017. The Hindu. CMFRI, Library (2019) Loan sharks in hot pursuit of hapless fishermen in Kerala The New Indian Express dated 17th May 2019. The New Indian Express. CMFRI, Library (2022) ശാസ്ത്രീയമായി സംസ്‌കരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ അവസരമൊരുക്കി സിഎംഎഫ്ആര്‍ഐ The Local Economy dated 5th May 2022. The Local Economy. CMFRI, Library (2020) Lockdown: Fisheries sector lost Rs 11,652 crore in 40 days The Times of India dated 1st July 2020. The Times of India. CMFRI, Library (2022) കടൂപ്പാടംചിറയെ രക്ഷിക്കാൻ പുതുവഴി Madhayamam dated 3rd November 2022. Madhyamam. CMFRI, Library (2016) ശാസ്ത്രജ്ഞർ കർഷകർക്ക് വേണ്ടി പ്രവർത്തിക്കണം: കേന്ദ്രമന്ത്രി Madhyamam 17 June 2016. Madhyamam. CMFRI, Library (2017) മീനുകളെ തിരിച്ചറിയാനും മൊബൈൽ ആപ്പ് വരുന്നു Madhyamam 17th February 2017. Madhyamam. CMFRI, Library (2017) മീനുകളെ തിരിച്ചറിയാനും ഇനി ആപ്പ് Madhyamam 17th February 2017. Deshabhimani. CMFRI, Library (2021) കടൽപായലിൽനിന്നും ഔഷധനിർമാണം, സി എം എഫ് ആർ ഐ ഗവേഷകന് ദേശീയ പുരസ്‌കാരം Madhyamam 18th July 2021. Madhyamam. CMFRI, Library (2017) അരി പോലെ മീനും ഇതരനാട്ടിൽ നിന്ന് Madhyamam 1st May 2017. Madhyamam. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക കൃഷി; വിളവെടുക്കുന്നത് പത്ത് ടൺ വീതം Madhyamam dated 10th December 2021. Madhyamam. CMFRI, Library (2016) മത്തിക്കു പിന്നാലെ തിരണ്ടിയും കിട്ടാക്കനിയാകുന്നു Madhyamam dated 10th September 2016. Madhyamam. CMFRI, Library (2017) മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് തടയും - ഭക്ഷ്യസുരക്ഷ കമീഷണർ Madhyamam dated 11th April 2017. Madhyamam. CMFRI, Library (2021) വേമ്പനാട്ടുകായലിലെ കക്ക പുനരുജ്ജീവന പദ്ധതി വിജയം Madhyamam dated 11th December 2021. Madhyamam. CMFRI, Library (2020) മത്തി കുറവ് നഷ്ടം നേരിട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ Madhyamam dated 11th January 2020. Madhyamam. CMFRI, Library (2017) മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന് വഴിയൊരുക്കാൻ ഉപഗ്രഹ സാങ്കേതിക വിദ്യ Madhyamam dated 11th October 2017. Madhyamam. CMFRI, Library (2017) തീരനൈപുണ്യ പദ്ധതി സമാപിച്ചു Madhyamam dated 12th January 2017. Madhyamam. CMFRI, Library (2017) മീൻ കച്ചവടം മുതൽ വാഹനവിൽപന വരെ കുത്തനെ ഇടിഞ്ഞു Madhyamam dated 13th January 2017. Madhyamam. CMFRI, Library (2017) മത്സ്യശേഖരങ്ങളുടെ ശാസ്ത്രീയ നിർണയം : സമ്മർ സ്കൂൾ തുടങ്ങി Madhyamam dated 13th July 2017. Madhyamam. CMFRI, Library (2017) മത്സ്യമേഖലയിൽ ഇൻഷ്വറൻസ് പരിരക്ഷ കാര്യക്ഷമമല്ലെന്ന് പഠനം Madhyamam dated 13th November 2017. Madhyamam. CMFRI, Library (2021) സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിൽ Madhyamam dated 13th November 2021. Madhyamam. CMFRI, Library (2017) സി.എം.എഫ്.ആർ.ഐ യുവഗവേഷകരെ പരിശീലിപ്പിക്കുന്നു Madhyamam dated 14th September 2017. Madhyamam. CMFRI, Library (2019) പിടക്കുന്ന മീനും തത്സമയ അടുക്കളയും; ഭക്ഷ്യ - മത്സ്യ - കാർഷിക മേളക്ക് രുചിയേറെ Madhyamam dated 15th November 2019. Madhyamam. CMFRI, Library (2016) സമുദ്ര ജൈവവൈവിധ്യ ഗവേഷണം : ധാരണാപത്രം ഒപ്പു വെച്ചു Madhyamam dated 16th August 2016. Madhyamam. CMFRI, Library (2017) കാർഷിക ഗവേഷണ രംഗത്ത് ഐ.സി.ടി പ്രോത്സാഹിപ്പിക്കണം - ശിൽപശാല Madhyamam dated 16th December 2017. Madhyamam. CMFRI, Library (2018) സ്ത്രീശക്തി വിളിച്ചോതി മഹിള കർഷക ദിനാഘോഷം Madhyamam dated 16th October 2018. Madhyamam. CMFRI, Library (2020) മരടിന്റെ ബാക്കിപത്രം: കായൽ പൂർണ സുരക്ഷിതമല്ലെന്നു വിദഗ്‌ധർ Madhyamam dated 17th January 2020. Madhyamam. CMFRI, Library (2016) മത്സ്യമേഖലയിൽ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിക്കണം Madhyamam dated 17th July 2016. Madhyamam. CMFRI, Library (2018) കാലാവസ്ഥ വ്യതിയാനം : ഗവേഷകർക്ക് അറിവ് പകരാൻ വിന്റർ സ്‌കൂൾ Madhyamam dated 17th September 2018. Madhyamam. CMFRI, Library (2017) മത്സ്യബന്ധന ഭരണനിർവഹണത്തിൽ ശാസ്ത്രത്തേക്കാൾ പങ്കു വഹിക്കുന്നത് രാഷ്ട്രീയം Madhyamam dated 18th April 2017. Madhyamam. CMFRI, Library (2016) മത്സ്യകൂടുകൃഷി പ്രചാരണം: ഡോ. ഗോപാലകൃഷ്ണന് പുരസ്കാരം Madhyamam dated 18th August 2016. Madhyamam. CMFRI, Library (2017) സമഗ്ര ജലപരിഷ്കരണ നിയമം: ശാസ്ത്ര സമൂഹത്തിന്റെ പിന്തുണ അനിവാര്യം - മന്ത്രി Madhyamam dated 18th January 2017. Madhyamam. CMFRI, Library (2017) തീരനൈപുണ്യ: സ്ത്രീശാക്തീകരണത്തിന്റെ സിഎംഎഫ്ആർഐ മാതൃക Madhyamam dated 18th September 2017. Madhyamam. CMFRI, Library (2017) കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പ്രതിവിധി വേണം : ഗവർണർ Madhyamam dated 19th February 2017. Madhyamam. CMFRI, Library (2017) 'എം' കൃഷി ഫിഷറീസ് മൊബൈല്‍ ആപ്പിന് ദേശീയ അംഗീകാരം Madhyamam dated 19th January 2017. Madhyamam. CMFRI, Library (2020) മത്സ്യസമ്പദ് യോജന: പരിഷ്കരണങ്ങൾക്ക് മുൻഗണന നൽകണം - സി എം എഫ് ആർ ഐ Madhyamam dated 19th May 2020. Madhyamam. CMFRI, Library (2019) ഇന്ത്യൻ മത്സ്യ മേഖലയെ അടുത്തറിഞ്ഞു വിദേശസംഘം Madhyamam dated 19th October 2019. Madhyamam. CMFRI, Library (2019) തണ്ണീർത്തട സംരക്ഷണത്തിന് മൊബൈൽ ആപ്പ് Madhyamam dated 1st October 2019. Madhyamam. CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം Madhyamam dated 20th August 2017. Madhyamam. CMFRI, Library (2017) കേരളത്തിൽ മത്തിയുടെ ലഭ്യതയിൽ വീണ്ടും ഇടിവ് Madhyamam dated 20th May 2017. Madhyamam. CMFRI, Library (2016) മനുഷ്യച്ചങ്ങല Madhyamam dated 20th October 2016. Madhyamam. CMFRI, Library (2017) മണ്ണില്ലാതെയും ജൈവകൃഷി ചെയ്യാൻ നടീൽ മിശ്രിതം Madhyamam dated 20th September 2017. Madhyamam. CMFRI, Library (2017) കടലിൽ തള്ളുന്ന പ്ലാസ്റ്റിക് മത്സ്യങ്ങളുടെ വയറ്റിലെത്തുന്നു Madhyamam dated 21st January 2017. Madhyamam. CMFRI, Library (2018) കർഷകരുമായി പ്രധാനമന്ത്രിയുടെ സംവാദം Madhyamam dated 21st June 2018. Madhyamam. CMFRI, Library (2016) സി.എം.എഫ്.ആർ.ഐയുടെ 'കലവ' മത്സ്യ വിത്തുൽപാദനം വിജയം Madhyamam dated 22nd October 2016. Madhyamam. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം കൊച്ചിയിൽ ഹിറ്റ് Madhyamam dated 22nd September 2017. Madhyamam. CMFRI, Library (2017) കർഷക-ശാസ്ത്ര മുഖാമുഖം Madhyamam dated 23rd August 2017. Madhyamam. CMFRI, Library (2017) കടലിൽ കൂടുകൃഷിക്ക് സ്ഥലം കണ്ടെത്താൻ ഉപഗ്രഹവിദ്യ Madhyamam dated 23rd December 2017. Madhyamam. CMFRI, Library (2017) ദുരന്തഫലം ഓർമ്മിപ്പിച്ച് 'മീനുകളുടെ ശ്‌മശാനം' Madhyamam dated 23rd January 2017. Madhyamam. CMFRI, Library (2017) കടലിലെ മീൻലഭ്യത മുൻകൂട്ടി അറിയാൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നു Madhyamam dated 23rd November 2017. Madhyamam. CMFRI, Library (2017) കടൽ സുരക്ഷ ഉറപ്പാക്കാൻ ഭൂവിവര വിനിമയ സാങ്കേതികവിദ്യ Madhyamam dated 24th April 2017. Madhyamam. CMFRI, Library (2018) രാജ്യത്തെ ഗുരുതര പ്രശ്നം പോഷകാഹാരക്കുറവ്- ഡോ. മഞ്ജു ശർമ Madhyamam dated 24th January 2018. Madhyamam. CMFRI, Library (2017) ഡോ.കെ.കെ.ജോഷിക്ക് പുരസ്കാരം Madhyamam dated 24th May 2017. Madhyamam. CMFRI, Library (2016) സി.എം.എഫ്.ആർ.ഐയുടെ കൂടുമത്സ്യകൃഷി സംരംഭത്തിന് ദേശീയ അംഗീകാരം Madhyamam dated 24th September 2016. Madhyamam. CMFRI, Library (2017) കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ; ഓൺലൈൻ വിപണനത്തിന് മുൻഗണന Madhyamam dated 25th August 2017. Madhyamam. CMFRI, Library (2017) അമിതവണ്ണത്തിന് കടൽപായലിൽ നിന്ന് ഔഷധം: സിഎംഎഫ്ആർഐ ഉൽപന്നം വിപണിയിലേക്ക് Madhyamam dated 25th May 2017. Madhyamam. CMFRI, Library (2022) സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗോപാലകൃഷ്ണന് വാസ്‌വിക് പുരസ്‌കാരം Madhyamam dated 25th May 2022. Madhyamam. CMFRI, Library (2017) 'ഒരുക്കാം മട്ടുപ്പാവിൽ ഒരു പഴത്തോട്ടം': പിന്തുണയുമായി കൃഷി വിജ്ഞാനകേന്ദ്രം Madhyamam dated 25th September 2017. Madhyamam. CMFRI, Library (2017) ഒരുക്കാം മട്ടുപ്പാവില്‍ ഒരു പഴത്തോട്ടം; പിന്തുണയുമായി കെ.വി.കെ Madhyamam dated 25th September 2017. Mangalam. CMFRI, Library (2016) ദേശീയ ശില്പശാല Madhyamam dated 26th November 2016. Madhyamam. CMFRI, Library (2017) മനുഷ്യച്ചങ്ങല തീർത്ത് സി.എം.എഫ്.ആർ.ഐ ശുചിത്വബോധവത്ക്കരണം Madhyamam dated 26th September 2017. Madhyamam. CMFRI, Library (2017) കയറ്റുമതി മൂല്യമുള്ള മത്സ്യങ്ങളുടെ കൃത്രിമപ്രജനനം വിജയകരം Madhyamam dated 27th April 2017. Madhyamam. CMFRI, Library (2022) സി.എം.എഫ്.ആർ.ഐ.യുടെ കൂടുമത്സ്യകൃഷിക്ക്‌ തൊഴിൽശ്രേഷ്‌ഠ അംഗീകാരം Madhyamam dated 28th March 2022. Madhyamam. CMFRI, Library (2020) നഗര വാസികൾക്ക് ഇനി പെടക്കണ മീൻ വാങ്ങാം Madhyamam dated 28th November 2020. Madhyamam. CMFRI, Library (2022) ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സി എം എഫ് ആർ ഐ Madhyamam dated 28th September 2022. Madhyamam. CMFRI, Library (2017) സംസ്ഥാനത്ത് മീൻവില കുറയുന്നു? Madhyamam dated 29th April 2017. Madhyamam. CMFRI, Library (2016) കാലാവസ്ഥ വ്യതിയാനം : മത്സ്യ സംരക്ഷണ പദ്ധതികൾക്ക് കർമ്മസേന വേണമെന്ന് സി.എം.എഫ്ആർ.ഐ Madhyamam dated 29th December 2016. Madhyamam. CMFRI, Library (2017) ദേശീയതലത്തിൽ വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Madhyamam dated 29th July 2017. Madhyamam. CMFRI, Library (2016) ആന്‍ഡമാന്‍ തീരങ്ങളില്‍ കടല്‍പ്പായല്‍ കൃഷിക്ക് സി.എം.എഫ്.ആർ.ഐ സഹായം Madhyamam dated 29th October 2016. Madhyamam. CMFRI, Library (2016) സമുദ്ര ജീവികളുടെ വർഗ്ഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണമെന്ന് യു.എസ്. ഗവേഷകൻ Madhyamam dated 2nd December 2016. Madhyamam. CMFRI, Library (2021) തിരിച്ചുവരവിനൊരുങ്ങി മത്തി; പിടിക്കുന്നതിൽ കരുതൽ വേണം Madhyamam dated 2nd January 2021. Madhyamam. CMFRI, Library (2017) ഇന്ത്യൻ തീരങ്ങളിൽ പുതുതായി മത്സ്യബന്ധനയാനങ്ങൾക്ക് അനുമതി നൽകരുതെന്ന് നിർദേശം Madhyamam dated 2nd July 2017. Madhyamam. CMFRI, Library (2017) കടൽസമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിന് കർമ്മ പദ്ധതി Madhyamam dated 2nd July 2017. Madhyamam. CMFRI, Library (2018) കടൽപായലിൽ നിന്ന് ഔഷധം : ഡോ. കാജൽ ചക്രവർത്തിക്ക് പുരസ്കാരം Madhyamam dated 2nd July 2018. Madhyamam. CMFRI, Library (2016) മൽസ്യോല്പാദനം കൂട്ടാൻ പദ്ധതിയുമായി സി.എം.എഫ്.ആർ.ഐ Madhyamam dated 2nd October 2016. Madhyamam. CMFRI, Library (2016) ഐസിഎആർ ദക്ഷിണ മേഖല സ്പോർട്സ് മീറ്റ്: സി.എം.എഫ്.ആർ.ഐ ഓവറോൾ ചാമ്പ്യന്മാർ Madhyamam dated 2nd September 2016. Madhyamam. CMFRI, Library (2016) മത്സ്യബന്ധനത്തിന് മിനിമം ലീഗല്‍ സൈസ് ഉത്തരവ് നടപ്പാക്കാന്‍ നടപടി Madhyamam dated 2nd September 2016. Madhyamam. CMFRI, Library (2017) കൊച്ചി നിവാസികൾക്ക് ഓരോ കറിവേപ്പും മല്ലി വിത്തും Madhyamam dated 30th August 2017. Madhyamam. CMFRI, Library (2020) മത്സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താൻ ഇൻഷ്വറൻസ് ഏർപെടുത്തണം : മുരളി തുമ്മാരുകുടി Madhyamam dated 30th December 2020. Madhyamam. CMFRI, Library (2018) മത്സ്യകൃഷി വിപ്ലവത്തിന് വഴിയൊരുക്കി സി.എം.എഫ്.ആർ.ഐ Madhyamam dated 30th January 2018. Madhyamam. CMFRI, Library (2018) കടൽപായൽ കൃഷി വ്യാപിപ്പിക്കാൻ ശ്രമം വേണം - കേന്ദ്ര സഹമന്ത്രി Madhyamam dated 30th May 2018. Madhyamam. CMFRI, Library (2017) മത്സ്യമേഖലയിൽ ഉപഗ്രഹ സാങ്കേതികവിദ്യ : വിന്റർസ്‌കൂൾ നാളെ തുടങ്ങും Madhyamam dated 30th November 2017. Madhyamam. CMFRI, Library (2019) മത്സ്യമേഖലയിലെ ഉന്നമനത്തിന് രാജ്യാന്തര സഹകരണം വേണം Madhyamam dated 30th October 2019. Madhyamam. CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Madhyamam dated 30th September 2022. Madhyamam. CMFRI, Library (2017) പൊതുജനങ്ങൾക്കായി കടലറിവുകൾ Madhyamam dated 31st January 2017. Madhyamam. CMFRI, Library (2018) കൊച്ചിയിൽ സഫാരി അന്താരാഷ്ട്ര സമ്മേളനം Madhyamam dated 3rd January 2018. Madhyamam. CMFRI, Library (2016) മത്തിക്കു പിന്നാലെ കലവയും കടൽ കടക്കുന്നു Madhyamam dated 4th December 2016. Madhyamam. CMFRI, Library (2017) 'കടലറിവുകൾ' തേടിയെത്തിയത് നാലായിരത്തോളം പേർ Madhyamam dated 4th February 2017. Madhyamam. CMFRI, Library (2022) സി.എം.എഫ്.ആർ.ഐ പ്ലാറ്റിനം ജൂബിലി നിറവിൽ Madhyamam dated 4th February 2022. Madhyamam. CMFRI, Library (2018) പിഴല മാതൃകയിൽ കൂടു മത്സ്യ കൃഷി : സി.എം.എഫ്.ആർ.ഐയുടെ പിന്തുണ തേടി മഹാരാഷ്ട്ര Madhyamam dated 4th May 2018. Madhyamam. CMFRI, Library (2018) ലബോറട്ടറി മാലിന്യ സംസ്കരണത്തിന് സി.എം.എഫ്.ആർ.ഐ മാതൃക Madhyamam dated 4th October 2018. Madhyamam. CMFRI, Library (2020) മീനിന്റെ ചെവിക്കല്ലിൽ നിന്ന് ഇനി കമ്മലും ലോക്കറ്റും Madhyamam dated 5th February 2020. Madhyamam. CMFRI, Library (2018) വിജ്ഞാനത്തിന്റെ കടലാഴങ്ങളിലേക്ക് വാതിൽ തുറന്ന് സി.എം.എഫ്.ആർ.ഐ Madhyamam dated 5th February 2018. Madhyamam. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി കെവികെ Madhyamam dated 5th January 2022. Madhyamam. CMFRI, Library (2017) മത്സ്യമേഖലയിലെ സബ്‌സിഡികൾ ഫലപ്രദമാണോയെന്ന് പരിശോധിക്കണം: നിതി ആയോഗ് ഉപദേശകൻ Madhyamam dated 5th July 2017. Madhyamam. CMFRI, Library (2018) പുരസ്കാര തിളക്കത്തിൽ സി.എം.എഫ്.ആർ.ഐ Madhyamam dated 5th July 2018. Madhyamam. CMFRI, Library (2021) കറുത്ത ഏരിയുടെ വിത്തുല്പാദനം വിജയം Madhyamam dated 5th March 2021. Madhyamam. CMFRI, Library (2018) മത്സ്യ കയറ്റുമതി മൂല്യം ഉയർത്താൻ എം. എസ്. സി സർട്ടിഫിക്കേഷൻ Madhyamam dated 6th April 2018. Madhyamam. CMFRI, Library (2016) അയലയുടെ 'അപരൻ' കേരളതീരത്ത് സജീവമാകുന്നു Madhyamam dated 6th July 2016. Madhyamam. CMFRI, Library (2022) മത്തി ലഭ്യതയിൽ വൻ ഇടിവ്; ചെറുകിട മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ Madhyamam dated 6th July 2022. Madhyamam. CMFRI, Library (2017) ഇന്ത്യ മത്സ്യ ഉൽപ്പാദനത്തിൽ ഒന്നാമതെത്തും-കേന്ദ്രമന്ത്രി സുദർശൻ ഭഗത് Madhyamam dated 6th May 2017. Madhyamam. CMFRI, Library (2017) കടലിന്റെ നാദമറിഞ്ഞ ദമ്പതികൾക്ക് സി.എം.എഫ്.ആർ.ഐ ആദരം Madhyamam dated 6th May 2017. Madhyamam. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് Madhyamam dated 6th May 2022. Madhyamam. CMFRI, Library (2016) മത്സ്യത്തൊഴിലാളി സ്ത്രീ ശാക്തീകരണം : 'തീരനൈപുണ്യ' പരിശീലനം തുടങ്ങി Madhyamam dated 6th November 2016. Madhyamam. CMFRI, Library (2017) സുസ്ഥിര മത്സ്യബന്ധന നിർണയം; ഇന്തോ -ജർമൻ പരിശീലന ശിൽപശാല തുടങ്ങി Madhyamam dated 6th October 2017. Madhyamam. CMFRI, Library (2019) മത്തി ലഭ്യത പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കുമെന്ന് വിദഗ്‌ധർ Madhyamam dated 7th August 2019. Madhyamam. CMFRI, Library (2019) മത്സ്യമേഖലയിൽ അനാരോഗ്യ വായ്​പ സ​മ്പ്രദായം വ്യാപകമെന്ന്​ സി.എം.എഫ്​.ആർ.ഐ പഠനം Madhyamam dated 7th May 2019. Madhyamam. CMFRI, Library (2020) മത്സ്യ ലാൻഡിംഗ് സെന്ററുകളുടെ ഡാറ്റാബേസുമായി സി എം എഫ് ആർ ഐ Madhyamam dated 7th May 2020. Madhyamam. CMFRI, Library (2016) ട്രോളിങ് നിരോധം കൊണ്ട് പൂര്‍ണഫലമുണ്ടാകുന്നില്ല –മന്ത്രി Madhyamam dated 8th July 2016. Madhyamam. CMFRI, Library (2019) ആഴമേറെ ഈ കടലറിവുകൾക്ക് Madhyamam dated 9th February 2019. Madhyamam. CMFRI, Library (2018) കടലിൽ കൂടുമത്സ്യക്കൃഷി: മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം Madhyamam dated 9th January 2018. Madhyamam. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി Madhyamam dated 9th November 2017. Madhyamam. CMFRI, Library (2018) Maha govt seeks CMFRI support to start cage fish farming Business Standard dated 3rd May 2018. Business Standard. CMFRI, Library (2018) Maharashtra eyes large-scale cage fish farming in Sindhudurg The Financial Express dated 4th May 2018. The Financial Express. CMFRI, Library (2018) Maharashtra seeks CMFRI help with cage fish farming The Hindu dated 4th May 2018. The Hindu. CMFRI, Library (2018) Maharashtra seeks CMFRI help with cage fish farming The Hindu Business Line dated 3rd May 2018. The Hindu Business Line. CMFRI, Library (2018) Maharashtra seeks CMFRI’s support for large-scale cage fish farming The Times of India dated 4th May 2018. The Times of India. CMFRI, Library (2018) Maharashtra seeks Central Marine Fisheries Research Institute's help for large-scale cage fish farming The New Indian Express dated 4th May 2018. The New Indian Express. CMFRI, Library (2019) Maharashtra to become third state to take measures to curb overfishing The Indian Express dated 30th December 2019. The Indian Express. CMFRI, Library (2018) Maiden harvest of cage farmed fish species soon The Hindu dated 8th August 2018. The Hindu. CMFRI, Library (2017) Major breakthrough for mariculture The New Indian Express dated 20th August 2017. The New Indian Express. CMFRI, Library (2017) മീനുകളിലെ രാസപദാർത്ഥ പ്രയോഗം തടയും : ഭക്ഷ്യസുരക്ഷാ കമ്മി ഷണർ Malayala Manorama 11th April 2017. Malayala Manorama. CMFRI, Library (2017) നോട്ട് നിരോധനം: മൽസ്യ ഉപഭോഗത്തിൽ വൻ ഇടിവ് Malayala Manorama 13th January 2017. Malayala Manorama. CMFRI, Library (2017) വിദേശ വിപണി തേടി 'സുന്ദരികൾ' Malayala Manorama 13th March 2017. Malayala Manorama. CMFRI, Library (2017) മീനെത്ര? കടലിനറിയില്ല; സിഎംഎഫ്ആർഐ പറയും Malayala Manorama 14th February 2017. Malayala Manorama. CMFRI, Library (2016) ഗവേഷണം കർഷകർക്ക് തുണയാകണം : കേന്ദ്രമന്ത്രി സഞ്ജീവ് കുമാർ ബല്യാൺ Malayala Manorama 17 June 2016. Malayala Manorama. CMFRI, Library (2016) ബംഗ്ലദേശ് മത്സ്യമേഖലയ്ക്ക് സഹായവുമായി സിഎംഎഫ്ആർഐ Malayala Manorama 17th December 2016. Malayala Manorama. CMFRI, Library (2017) മത്സ്യബന്ധന ഭരണനിർവഹണത്തിൽ ശാസ്ത്രത്തേക്കാൾ പങ്കു വഹിക്കുന്നത് രാഷ്ട്രീയം Malayala Manorama 18th April 2017. Malayala Manorama. CMFRI, Library (2021) ഐ സി എം ആർ പുരസ്‌കാരം കാജൽ ചക്രവർത്തിക്ക് Malayala Manorama 18th July 2021. Malayala Manorama. CMFRI, Library (2017) കരിമീൻ കൃഷിക്ക് നല്ല കാലം Malayala Manorama 1st May 2017. Malayala Manorama. CMFRI, Library (2017) വെള്ളത്തിലും സ്റ്റാർട്ടപ് Malayala Manorama 27th March 2017. Malayala Manorama. CMFRI, Library (2016) കാലാവസ്ഥാ വ്യതിയാനം : മത്സ്യ മേഖലയ്ക്കായി സാർക്ക് കർമ്മസേന വേണമെന്ന് റിപ്പോർട്ട് Malayala Manorama 29th December 2016. Malayala Manorama. CMFRI, Library (2016) ആൻഡമാൻ തീരത്തു കടൽപായൽ കൃഷി സഹായവുമായി സി.എം.എഫ്.ആർ.ഐ Malayala Manorama 29th October 2016. Malayala Manorama. CMFRI, Library (2016) സമുദ്ര കൃഷി ജനകീയമാക്കാൻ സി എം എഫ് ആർ ഐ Malayala Manorama 2nd October 2016. Malayala Manorama. CMFRI, Library (2018) കടലിൽ കൂടുമൽസ്യക്കൃഷി; പരിശീലനത്തിന് തുടക്കം Malayala Manorama 30th January 2018. Malayala Manorama. CMFRI, Library (2017) മൽസ്യകൃഷിക്ക് നൂതന സംവിധാനം; കേന്ദ്ര സഹമന്ത്രി സുദർശൻ ഭഗത്ത് വിഴിഞ്ഞത്ത് Malayala Manorama 31st January 2017. Malayala Manorama. CMFRI, Library (2017) മത്സ്യകർഷകർക്ക് ഗുണപ്പെടുന്ന ഗവേഷണത്തിന് പ്രാമുഖ്യം നൽകണം: കേന്ദ്രമന്ത്രി Malayala Manorama 31st January 2017. Malayala Manorama. CMFRI, Library (2017) ട്യൂണ ചെറിയ മീനല്ല Malayala Manorama 4th May 2017. Malayala Manorama. CMFRI, Library (2016) കലവയും വംശനാശത്തിലേക്ക് Malayala Manorama 5th December 2016. Malayala Manorama. CMFRI, Library (2016) എതിരാളിയെത്തി; പായലേ വിട...Malayala Manorama 8th December 2016. Malayala Manorama. CMFRI, Library (2022) ചാളയുടെ ലഭ്യത കൂടുമെന്നു സി എം എഫ് ആർ ഐ Malayala Manorama Dated 17th August 2022. Malayala Manorama. CMFRI, Library (2016) ചെറുമൽസ്യങ്ങളെ പിടിക്കുന്നതു തടയാൻ സംയോജിത ശ്രമം വേണമെന്നു നിർദേശം Malayala Manorama dated 10th September 2016. Malayala Manorama. CMFRI, Library (2017) മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതി : ആശങ്ക അകറ്റണമെന്ന് ആവശ്യം Malayala Manorama dated 11th January 2017. Malayala Manorama. CMFRI, Library (2020) മത്തി കുറയുന്നു; ആശങ്കയിൽ മത്സ്യ മേഖല Malayala Manorama dated 11th January 2020. Malayala Manorama. CMFRI, Library (2018) ആഴക്കടൽ മത്സ്യബന്ധനം : പദ്ധതികൾക്ക് കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി Malayala Manorama dated 11th November 2018. Malayala Manorama. CMFRI, Library (2016) നിരോധിതവലയുപയോഗിക്കുന്ന ബോട്ടുകൾക്ക് എതിരെ നടപടി വേണം : ടിയുസിഐ Malayala Manorama dated 11th September 2016. Malayala Manorama. CMFRI, Library (2019) കൃഷി ചെയ്യുന്നോ? സഹായം റെഡി Malayala Manorama dated 12th June 2019. Malayala Manorama. CMFRI, Library (2018) കേന്ദ്രഫിഷറീസ് മന്ത്രാലയം വേണം: ഫിഷറീസ് മന്ത്രിമാർ Malayala Manorama dated 12th November 2018. Malayala Manorama. CMFRI, Library (2018) കടൽ, കായൽ മലിനീകരണം : നയരൂപീകരണം വേണം Malayala Manorama dated 13th April 2018. Malayala Manorama. CMFRI, Library (2021) കക്കയെ കാത്തു, കക്ക തിരിച്ചും Malayala Manorama dated 13th December 2021. Malayala Manorama. CMFRI, Library (2018) പിടയ്ക്കുന്ന മീൻ വാങ്ങാം, പൊരിച്ച മീൻ കഴിക്കാം.. Malayala Manorama dated 13th January 2018. Malayala Manorama. CMFRI, Library (2017) മത്സ്യശേഖരങ്ങളുടെ ശാസ്ത്രീയ നിർണയം : സിഎംഎഫ്ആർഐയിൽ സമ്മർ സ്കൂൾ Malayala Manorama dated 13th July 2017. Malayala Manorama. CMFRI, Library (2019) അയല അദ്ദേഹം Malayala Manorama dated 13th July 2019. Malayala Manorama. CMFRI, Library (2017) മത്സ്യമേഖലയിൽ ഇൻഷുറൻസ് കാര്യക്ഷമമല്ല : സിഎംഎഫ്ആർഐ Malayala Manorama dated 13th November 2017. Malayala Manorama. CMFRI, Library (2018) കൂടുമൽസ്യ കൃഷി: യൂണിറ്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം Malayala Manorama dated 13th September 2018. Malayala Manorama. CMFRI, Library (2021) സിഎംഎഫ്ആർഐ കൂടുമത്സ്യക്കൃഷിയിൽ കരിമീൻ വിളവെടുപ്പ് Malayala Manorama dated 14th August 2021. Malayala Manorama. CMFRI, Library (2020) ജൈവകൃഷി Malayala Manorama dated 14th May 2020. Malayala Manorama. CMFRI, Library (2017) മത്സ്യമേഖലയുടെ പുരോഗതിക്ക് ഉപഗ്രഹസാങ്കേതികവിദ്യ: പരിശീലനം ഡിസംബറിൽ Malayala Manorama dated 14th September 2017. Malayala Manorama. CMFRI, Library (1976) ചെമ്മീൻകുഞ്ഞുങ്ങളെ ലബോറട്ടറിയിൽ വിരിയിച്ചെടുത്തു Malayala Manorama dated 15th February 1976. Malayala Manorama. (In Press) CMFRI, Library (1979) വൈപ്പിൻ വളപ്പിൽ ചെമ്മീൻ കൃഷി Malayala Manorama dated 15th March 1979. Malayala Manorama. (In Press) CMFRI, Library (2018) മത്സ്യമേഖലയുടെ വികസനം :ആഫ്രോ-ഏഷ്യൻ ശില്പശാലയ്ക്കു തുടക്കം Malayala Manorama dated 15th March 2018. Malayala Manorama. CMFRI, Library (2019) ഞണ്ടറിവുകളുമായി സിഎംഎഫ്ആർഐ Malayala Manorama dated 15th March 2019. Malayala Manorama. CMFRI, Library (2020) കൃഷിക്കു തുടക്കം Malayala Manorama dated 15th May 2020. Malayala Manorama. CMFRI, Library (2017) കടലിന്റെ മകൾക്ക് മികവിന്റെ പുരസ്കാരം; ഒരു ലക്ഷം രൂപ Malayala Manorama dated 15th September 2017. Malayala Manorama. CMFRI, Library (2017) വിവര-വിനിമയ സാങ്കേതികവിദ്യാ ശിൽപശാല നടത്തി Malayala Manorama dated 16th December 2017. Malayala Manorama. CMFRI, Library (2018) മൽസ്യമേഖലയിൽ മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം Malayala Manorama dated 16th January 2018. Malayala Manorama. CMFRI, Library (2018) കാളാഞ്ചി തുള്ളുന്ന തുള്ളൽ കണ്ടാൽ പൊക്കാളിച്ചോറ് തിളച്ചു തൂവും...Malayala Manorama dated 16th January 2018. Malayala Manorama. CMFRI, Library (2019) രാജ്യാന്തര ഫിഷറീസ് ശില്പശാല തുടങ്ങി Malayala Manorama dated 16th January 2019. Malayala Manorama. CMFRI, Library (2022) ഐസിഎആർ പുരസ്‌കാരങ്ങൾ നേടി സിഎംഎഫ്ആർഐ Malayala Manorama dated 16th July 2022. Malayala Manorama. CMFRI, Library (2019) മത്സ്യമേഖല : കേരളത്തിന്റെ പദ്ധതികൾ എല്ലായിടത്തും നടപ്പാക്കണമെന്ന് കേന്ദ്രം Malayala Manorama dated 16th March 2019. Malayala Manorama. CMFRI, Library (2018) മഹിളാ കർഷക ദിനാഘോഷം Malayala Manorama dated 16th October 2018. Malayala Manorama. CMFRI, Library (2019) വിദ്യാർഥികൾക്ക് മത്സരങ്ങൾ Malayala Manorama dated 17th September 2019. Malayala Manorama. CMFRI, Library (2017) മീനുകളെ തിരിച്ചറിയാനും മൊബൈൽ ആപ്പ് Malayala Manorama dated 17th February 2017. Malayala Manorama. CMFRI, Library (2018) ജവാഹർലാൽ നെഹ്‌റു അവാർഡ് Malayala Manorama dated 17th July 2018. Malayala Manorama. CMFRI, Library (2018) സമുദ്ര-കൃഷി: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന Malayala Manorama dated 17th November 2018. Malayala Manorama. CMFRI, Library (2016) ഡോ. ഗോപാലകൃഷ്ണന് എ എഫ് എസ് പുരസ്കാരം Malayala Manorama dated 18th August 2016. Malayala Manorama. CMFRI, Library (2017) ജലപരിഷ്കരണ നിയമം കൊണ്ടുവരും : മന്ത്രി തോമസ് ഐസക് Malayala Manorama dated 18th January 2017. Malayala Manorama. CMFRI, Library (2018) കടലിൽ പോകുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം Malayala Manorama dated 18th January 2018. Malayala Manorama. CMFRI, Library (2018) മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് നവീന സംവിധാനം : മന്ത്രി Malayala Manorama dated 18th January 2018. Malayala Manorama. CMFRI, Library (2016) അക്കാദമിക് ഗവേഷണ വിജ്ഞാന വ്യാപന മേഖലകളിൽ സഹകരണം Malayala Manorama dated 18th November 2016. Malayala Manorama. CMFRI, Library (2017) മധുരമുള്ളൊരു ദിനം ഇന്ന് Malayala Manorama dated 19th August 2017. Malayala Manorama. CMFRI, Library (2017) കർഷകപ്രശ്നങ്ങൾക്ക് ഗവേഷകർ പരിഹാരം കാണണം : ഗവർണർ Malayala Manorama dated 19th February 2017. Malayala Manorama. CMFRI, Library (2018) വർണങ്ങളുടെ ബാലപാഠം കുട്ടികൾക്ക് പുതുപാഠം Malayala Manorama dated 19th February 2018. Malayala Manorama. CMFRI, Library (2020) നവീകരണത്തിന് മുൻഗണന Malayala Manorama dated 19th May 2020. Malayala Manorama. CMFRI, Library (2019) മത്സ്യ മേഖലയെ പഠിക്കാൻ വിദേശസംഘം മുനമ്പത്ത് Malayala Manorama dated 19th October 2019. Malayala Manorama. CMFRI, Library (2018) മൽസ്യമേഖലയുടെ പരിപാലനത്തിന് പ്രത്യേക സമിതികൾ വരുന്നു Malayala Manorama dated 19th September 2018. Malayala Manorama. CMFRI, Library (2020) വലയിൽ കുറവ് വിലയിൽ കൂടുതൽ Malayala Manorama dated 1st July 2020. Malayala Manorama. CMFRI, Library (2019) സ്രാവ് - തിരണ്ടി വർഗങ്ങളിൽ വലിയ കുറവ് : സി എം ഫ് ആർ ഐ Malayala Manorama dated 1st October 2019. Malayala Manorama. CMFRI, Library (2019) തണ്ണീർത്തട വിവരം ശേഖരിക്കാൻ ആപ്പ് Malayala Manorama dated 1st October 2019. Malayala Manorama. CMFRI, Library (2017) കേരളത്തിൽ മൊത്തം മീൻലഭ്യത കൂടി എന്നിട്ടും, നമ്മുടെ അയലേം മത്തീം Malayala Manorama dated 20th May 2017. Malayala Manorama. CMFRI, Library (2017) കൃഷി ചെയ്യാൻ മണ്ണ് വേണ്ട Malayala Manorama dated 20th September 2017. Malayala Manorama, Kochi. CMFRI, Library (2016) മത്സ്യകൂടുകൃഷി : ആദിവാസി കുടുംബങ്ങൾക്ക് മികച്ച നേട്ടം Malayala Manorama dated 21st December 2016. Malayala Manorama. CMFRI, Library (2017) സമുദ്രം മലിനമാക്കുന്ന പ്ലാസ്റ്റിക്കിനെതിരെ കലയിലൂടെ ബോധവൽക്കരണം Malayala Manorama dated 21st January 2017. Malayala Manorama. CMFRI, Library (2018) പ്രധാനമന്ത്രി-കർഷക സംവാദം Malayala Manorama dated 21st June 2018. Malayala Manorama. CMFRI, Library (2022) സമുദ്രമത്സ്യ ലഭ്യത: വിവരശേഖരണത്തിന് സിഎംഎഫ്ആർഐ സാങ്കേതികസഹായം Malayala Manorama dated 21st October 2022. Malayala Manorama. CMFRI, Library (2018) ഔഷധ നിർമാണ ഗവേഷണ പദ്ധതിയുമായി സിഎംഎഫ്ആർഐ Malayala Manorama dated 22nd January 2018. Malayala Manorama. CMFRI, Library (2016) കലവ മത്സ്യത്തിന്റെ വിത്തുല്‍പാദനം സി.എം.എഫ്.ആർ.ഐയിൽ വിജയകരം Malayala Manorama dated 22nd October 2016. Malayala Manorama. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം വാങ്ങാൻ നല്ല തിരക്ക് Malayala Manorama dated 22nd September 2017. Malayala Manorama. CMFRI, Library (2017) കർഷകരുടെ വരുമാനം ഇരട്ടി; പദ്ധതി പ്രഖ്യാപനം നാളെ Malayala Manorama dated 23rd August 2017. Malayala Manorama. CMFRI, Library (2017) കൂടുമൽസ്യ കൃഷി : സ്ഥലം കണ്ടെത്താൻ ഉപഗ്രഹ വിവരം ഉപയോഗിക്കും Malayala Manorama dated 23rd December 2017. Malayala Manorama. CMFRI, Library (2017) മീനുകളെയും വിഴുങ്ങാൻ പ്ലാസ്റ്റിക്; ശ്രദ്ധ നേടി ശ്‌മശാനദൃശ്യം Malayala Manorama dated 23rd January 2017. Malayala Manorama. CMFRI, Library (2018) സൂക്ഷ്മജീവികൾ വിൽപ്പനയ്ക്ക് Malayala Manorama dated 23rd July 2018. Malayala Manorama. CMFRI, Library (2017) മൽസ്യലഭ്യത; ഐഎസ്ആർഒ യുമായി കൈകോർത്ത് സിഎംഎഫ്ആർഐ Malayala Manorama dated 23rd November 2017. Malayala Manorama. CMFRI, Library (2017) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017. Malayala Manorama. CMFRI, Library (2018) പോഷകാഹാരക്കുറവിനെതിരെ കൂട്ടായ ശ്രമം വേണമെന്ന് ഡോ. മഞ്ജു ശർമ Malayala Manorama dated 24th January 2018. Malayala Manorama. CMFRI, Library (2017) ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾ നടപ്പാക്കാൻ നിതി ആയോഗ് പിന്തുണ നൽകും Malayala Manorama dated 24th November 2017. Malayala Manorama. CMFRI, Library (2016) സിഎംഎഫ്ആർഐ കൂടുമൽസ്യ കൃഷിക്ക് ദേശീയ പുരസ്കാരം Malayala Manorama dated 24th September 2016. Malayala Manorama. CMFRI, Library (2016) മന്നാർ ഉൾക്കടലിലെ ജൈവവൈവിധ്യ ഗവേഷണത്തിനു ധാരണാപത്രം Malayala Manorama dated 25th August 2016. Malayala Manorama. CMFRI, Library (2017) കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർഷകർ ഓൺലൈൻ വിപണനത്തിലേക്ക് മാറണം Malayala Manorama dated 25th August 2017. Malayala Manorama. CMFRI, Library (2021) കൂടു മത്സ്യകൃഷിയിൽ മികച്ച വിളവെടുപ്പ് Malayala Manorama dated 25th December 2021. Malayala Manorama. CMFRI, Library (2021) ശാസ്ത്രീയ വിവര ശേഖരണത്തിന് സമുദ്ര ഗവേഷണ യാത്ര Malayala Manorama dated 25th February 2021. Mathrubhumi. CMFRI, Library (2018) നിർമലധാര പദ്ധതി വ്യാപനം : നീല ഹരിത സേന രംഗത്ത് Malayala Manorama dated 25th July 2018. Malayala Manorama. CMFRI, Library (2017) അമിതവണ്ണം കുറയ്ക്കാൻ സിഎംഎഫ്ആർഐ ഉൽപന്നം Malayala Manorama dated 25th May 2017. Malayala Manorama. CMFRI, Library (2022) ഡോ. ഗോപാലകൃഷ്ണന് പുരസ്‌കാരം Malayala Manorama dated 25th May 2022. Malayala Manorama. CMFRI, Library (2017) തീരത്തു പരിശീലനത്തിന്റെ വലയെറിഞ്ഞു സി.എം.എഫ്.ആർ.ഐ Malayala Manorama dated 25th September 2017. Malayala Manorama. CMFRI, Library (2017) മട്ടുപ്പാവിൽ പഴത്തോട്ടം Malayala Manorama dated 25th September 2017. Malayala Manorama. CMFRI, Library (2016) ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ചു കൂടുതലറിയാൻ ശാസ്ത്രസംഘം, Malayala Manorama dated 26th June 2016. Malayala Manorama. CMFRI, Library (2016) സിഎംഎഫ്ആർഐ ദേശീയ ശില്പശാലയ്ക്ക് തുടക്കം Malayala Manorama dated 26th November 2016. Malayala Manorama. CMFRI, Library (2017) ശുചിത്വബോധവത്ക്കരണം നടത്തി മനുഷ്യച്ചങ്ങല Malayala Manorama dated 26th September 2017. Malayala Manorama. CMFRI, Library (2017) ഏരി മീൻ ക്ഷാമം തീരും Malayala Manorama dated 27th April 2017. Malayala Manorama. CMFRI, Library (2016) മത്സ്യമേഖലാ വികസനത്തിന് ഉടൻ നടപടി : മന്ത്രി മേഴ്സിക്കുട്ടിയമ്മ Malayala Manorama dated 27th July 2016. Malayala Manorama, Kochi. CMFRI, Library (2018) മത്തിയുടെ ലഭ്യത മൂന്നിരട്ടിയായി Malayala Manorama dated 27th June 2018. Malayala Manorama. CMFRI, Library (2017) ടെറസിലൊരു മാവ് നട്ടാലോ... Malayala Manorama dated 27th September 2017. Malayala Manorama. CMFRI, Library (2021) കടൽ പായലിലൂടെ സുസ്ഥിര സമ്പദ്‌വ്യവസ്ഥ: സമുദ്രോൽപന്ന കയറ്റുമതി ഇരട്ടിയാക്കാൻ കേന്ദ്രം Malayala Manorama dated 27th September 2021. Malayala Manorama. CMFRI, Library (2021) കടൽ പായലിലൂടെ സുസ്ഥിര സമ്പദ്‌വ്യവസ്ഥ: സമുദ്രോൽപന്ന കയറ്റുമതി ഇരട്ടിയാക്കാൻ കേന്ദ്രം Malayala Manorama dated 27th September 2021. Malayala Manorama. CMFRI, Library (2022) തൊഴിൽശ്രേഷ്‌ഠ പുരസ്‌കാരം മത്സ്യങ്ങളുടെ 'കൂട്ടുകാരൻ' Malayala Manorama dated 28th March 2022. Malayala Manorama. CMFRI, Library (2017) രാജ്യാന്തര സഫാരി സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം Malayala Manorama dated 28th November 2017. Malayala Manorama. CMFRI, Library (2020) കൂടുകൃഷിയിൽ വിളവെടുത്ത പെടയ്ക്കണ മീൻ നേരിട്ടു വാങ്ങാം Malayala Manorama dated 28th November 2020. Malayala Manorama. CMFRI, Library (2017) ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കൂടി; സംസ്ഥാനത്ത് മത്സ്യവിലയിൽ ഇടിവ് Malayala Manorama dated 29th April 2017. Malayala Manorama. CMFRI, Library (2018) ഡോ. ഇ. ജി. സൈലാസ് അന്തരിച്ചു Malayala Manorama dated 29th April 2018. Malayala Manorama. CMFRI, Library (2017) മീൻ കഴിക്കാം, പഴയതു പോലെ Malayala Manorama dated 29th December 2017. Malayala Manorama. CMFRI, Library (2017) സ്‌കൂബാ ഡൈവിങ്ങിൽ മൽസ്യത്തൊഴിലാളി യുവാക്കൾക്ക് പരിശീലനം Malayala Manorama dated 29th December 2017. Malayala Manorama. CMFRI, Library (2018) തീരനൈപുണ്യ പരിശീലനം നടത്തി Malayala Manorama dated 29th December 2018. Malayala Manorama. CMFRI, Library (2017) വിത്തു മൽസ്യ ബാങ്ക്: സിഎംഎഫ്ആർഐക്ക് ഒൻപത് കോടി Malayala Manorama dated 29th July 2017. Malayala Manorama. CMFRI, Library (2019) രക്തസമ്മർദ്ദത്തിന് മരുന്നുമായി സി.എം.എഫ്.ആർ.ഐ Malayala Manorama dated 29th May 2019. Malayala Manorama. CMFRI, Library (2018) വ്യവസായത്തിനു ഗുണമേകുന്ന ഗവേഷണവുമായി സിഎംഎഫ്ആർഐ Malayala Manorama dated 2nd April 2018. Malayala Manorama. CMFRI, Library (2016) സമുദ്ര ജീവികളുടെ വർഗ്ഗീകരണപഠനത്തിന് ഊന്നൽ നൽകണം Malayala Manorama dated 2nd December 2016. Malayala Manorama. CMFRI, Library (2020) ചാകര കാത്ത് മത്സ്യമേഖല Malayala Manorama dated 2nd February 2020. Malayala Manorama. CMFRI, Library (2021) മത്തി എത്തി; ഇപ്പോൾ പിടിക്കേണ്ട, വളരട്ടെ Malayala Manorama dated 2nd January 2021. Malayala Manorama. CMFRI, Library (2017) കടൽസമ്പത്തിന്റെ സുസ്ഥിര വിനിയോഗം; പദ്ധതിയുമായി സിഎംഎഫ്ആർഐ Malayala Manorama dated 2nd July 2017. Malayala Manorama. CMFRI, Library (2019) ഗ്രാമത്തിൽ മുട്ട ഉൽപാദനം; നഗരത്തിൽ വിപണനം, കെവികെ പദ്ധതിക്കു തുടക്കം Malayala Manorama dated 2nd June 2019. Malayala Manorama. CMFRI, Library (2019) കൂടുമൽസ്യക്കൃഷി പരിശീലനം നൽകി സിഎംഎഫ്ആർഐ Malayala Manorama dated 2nd March 2019. Malayala Manorama. CMFRI, Library (2016) സിഎംഎഫ്ആർഐ ഓവറോൾ ചാമ്പ്യൻ Malayala Manorama dated 2nd September 2016. Malayala Manorama. CMFRI, Library (2019) കല്ലുമ്മക്കായ:കലക്കൻ നേട്ടവുമായി കർഷകർ Malayala Manorama dated 30th May 2019. Malayala Manorama. CMFRI, Library (2017) സിഎംഎഫ്ആർഐ വിന്റർസ്‌കൂൾ നാളെ തുടങ്ങും Malayala Manorama dated 30th November 2017. Malayala Manorama. CMFRI, Library (2021) നൂതന മത്സ്യകൃഷി: പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയേകി സിഎംഎഫ്ആർഐ Malayala Manorama dated 30th November 2021. Malayala Manorama. CMFRI, Library (2017) കടലറിവുകൾ തുറന്നിട്ട് സിഎംഎഫ്ആര്‍ഐ Malayala Manorama dated 31st January 2017. Mathrubhumi. CMFRI, Library (2019) വേമ്പനാട് കായൽ പഠനം: വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും അവസരം Malayala Manorama dated 31st July 2019. Malayala Manorama. CMFRI, Library (2017) സിഎംഎഫ്ആർഐ ബംഗാളിൽ ഗവേഷണ കേന്ദ്രം തുടങ്ങി Malayala Manorama dated 31st March 2017. Malayala Manorama. CMFRI, Library (2022) ക്വീൻ ഫിഷ് കുടുംബത്തിലേക്ക് ഇനി പോളവറ്റയും Malayala Manorama dated 3rd February 2022. Malayala Manorama. CMFRI, Library (2018) ഇത് പ്രശ്നമാകും Malayala Manorama dated 3rd January 2018. Malayala Manorama. CMFRI, Library (2017) പ്രായത്തിൽ ചൂര ചേട്ടൻ; മത്തി അനിയൻ Malayala Manorama dated 4th February 2017. Malayala Manorama. CMFRI, Library (2022) പ്ലാറ്റിനം ജൂബിലി നിറവിൽ സിഎംഎഫ്ആർഐ Malayala Manorama dated 4th February 2022. Malayala Manorama. CMFRI, Library (2018) കൂടു മൽസ്യ കൃഷിയിൽ പിഴല മാതൃക തേടി മഹാരാഷ്ട്ര Malayala Manorama dated 4th May 2018. Malayala Manorama. CMFRI, Library (2018) ​കടലിന്റെ കാണാക്കാഴ്ചകളുമായി സിഎംഎഫ്ആർഐ പ്രദർശനം Malayala Manorama dated 5th February 2018. Malayala Manorama. CMFRI, Library (2018) കാലാവസ്ഥ മുന്നറിയിപ്പു സംവിധാനം ചർച്ച ചെയ്യാൻ സഫാരി സമ്മേളനം Malayala Manorama dated 5th January 2018. Malayala Manorama. CMFRI, Library (2017) മത്സ്യമേഖലയിലെ സബ്‌സിഡികൾ പഠനവിധേയമാക്കണം : ഡോ. അശോക് ജെയിൻ Malayala Manorama dated 5th July 2017. Malayala Manorama. CMFRI, Library (2018) സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർക്ക് പുരസ്കാരം Malayala Manorama dated 5th July 2018. Malayala Manorama. CMFRI, Library (2021) കറുത്ത ഏരി വിത്തുല്പാദനം വിജയകരമായി Malayala Manorama dated 5th March 2021. Malayala Manorama. CMFRI, Library (2018) ദേശീയ മാരികൾച്ചർ കരടുനയമായി Malayala Manorama dated 5th October 2018. Malayala Manorama. CMFRI, Library (2018) ചെമ്മീനും കൂന്തലും കിളിമീനും ഇനി വി ഐ പി Malayala Manorama dated 6th April 2018. Malayala Manorama. CMFRI, Library (2020) രാജ്യാന്തര സിമ്പോസിയം നാളെ Malayala Manorama dated 6th January 2020. Malayala Manorama. CMFRI, Library (2022) സിഎംഎഫ്ആർഐ ശിൽപശാല നടത്തി Malayala Manorama dated 6th July 2022. Malayala Manorama. CMFRI, Library (2022) മത്തിക്കു മതിയായി! Malayala Manorama dated 6th July 2022. Malayala Manorama. CMFRI, Library (2017) രേഖയ്ക്ക്, കടലൊരു മീൻചട്ടിയാണ്...Malayala Manorama dated 6th May 2017. Malayala Manorama. CMFRI, Library (2017) കേരളത്തിന് പ്രത്യേക മത്സ്യ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ Malayala Manorama dated 6th May 2017. Malayala Manorama. CMFRI, Library (2022) കല്ലുമ്മക്കായ കൃഷി വിളവെടുത്തു Malayala Manorama dated 6th May 2022. Malayala Manorama. CMFRI, Library (2016) 'തീരനൈപുണ്യ' പരിശീലന പരിപാടിക്കു തുടക്കം Malayala Manorama dated 6th November 2016. Malayala Manorama. CMFRI, Library (2016) കടലിൽ നിന്നൊരു പുള്ളി Malayala Manorama dated 6th October 2016. Malayala Manorama. CMFRI, Library (2019) കേരളതീരത്ത് മത്തി ലഭ്യത കുറയും Malayala Manorama dated 7th January 2019. Malayala Manorama. CMFRI, Library (2019) മത്സ്യമേഖല സ്വകാര്യ പണമിടപാട് സംഘങ്ങളുടെ പിടിയിലെന്ന് പഠനം Malayala Manorama dated 7th May 2019. Malayala Manorama. CMFRI, Library (2021) ലക്ഷദ്വീപിൽ കടൽപായൽകൃഷി ആരംഭിച്ചു Malayala Manorama dated 7th September 2021. Malayala Manorama. CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ കൊച്ചിയിലെ ഫിഷറീസ് റിസർച് സ്ഥാപനങ്ങൾ മുന്നിൽ Malayala Manorama dated 8th October 2022. Malayala Manorama. CMFRI, Library (2018) കടലിലെ കൂടുമൽസ്യക്കൃഷി; തൊഴിലാളികൾക്ക് പരിശീലനം നൽകും Malayala Manorama dated 9th January 2018. Malayala Manorama. CMFRI, Library (2019) ഇനി ലക്ഷദ്വീപിലും സിഎംഎഫ്ആർഐ പ്രവർത്തനമണ്ഡലം Malayala Manorama dated 9th March 2019. Malayala Manorama. CMFRI, Library (2017) കൊച്ചിയുടെ സ്വന്തം കൃഷി വിജ്ഞാന കേന്ദ്രത്തിൽ പുത്തൻ സാങ്കേതിക വിദ്യകൾ കർഷകർക്കിടയിൽ Malayala Manorama dated 9th November 2017. Malayala Manorama. CMFRI, Library (2018) കടലിലെ ചൂട് മത്സ്യസമ്പത്തിനെ ബാധിക്കും : സിഎംഎഫ്ആർഐ Malayala Manorama dated 9th November 2018. Malayala Manorama. CMFRI, Library (1975) ശാസ്ത്രജ്ഞരെ കിട്ടാനില്ല Malayala Manorama dated 9th September 1977. Malayala Manorama. (In Press) CMFRI, Library (2019) ഇടുക്കിയിലെ ഉരുളക്കിഴങ്ങ് കെ വി കെ ഫാം ഷോപ്പിയിൽ Malayala manorama dated 30th August 2019. Malayala Manorama. CMFRI, Library (2019) ഐ സി എ ആർ ദക്ഷിണ മേഖല കായിക മേളക്ക് തുടക്കം Malayala manorama dated 5th November 2019. Malayala Manorama. CMFRI, Library (2022) മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് Malayalam Express dated 10th May 2022. Malayalam Express. CMFRI, Library (2022) സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം Malayalam Express dated 16th July 2022. Malayalam Express. CMFRI, Library (2022) മത്സ്യലഭ്യതയുടെ വിവരശേഖരണം: ആൻഡമാനിന് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം Malayalam Express dated 19th October 2022. Malayalam Express. CMFRI, Library (2021) കോവിഡ്: സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിൽ -കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ Malayalam News dated 13th November 2021. Malayalam News. CMFRI, Library (2021) കടൽപായൽ ലക്ഷദ്വീപിന്റെ പുതിയ സാമ്പത്തിക സ്രോതസ്സാകുന്നു Malayalam News dated 7th September 2021. Malayalam News. CMFRI, Library (2022) 'A Man in a Million' from Minicoy The Times of India dated 5th August 2022. The Times of India. CMFRI, Library (2016) മത്സ്യമേഖല മെച്ചപ്പെടുത്തുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരും : മന്ത്രി Mandhyamam dated 27th July 2016. Madhyamam, Kochi. CMFRI, Library (2017) മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് തടയും - ഭക്ഷ്യസുരക്ഷാ കമ്മിഷണർ Mangalam 11th April 2017. Mangalam. CMFRI, Library (2017) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സപ്തതി Mangalam 14th February 2017. Mangalam. CMFRI, Library (2017) സി.എം.എഫ്ആർ.ഐ രാജ്യത്തിന് നൽകിയ പ്രധാന സംഭാവനകൾ Mangalam 15th February 2017. Mangalam. CMFRI, Library (2017) മീനുകളെ തിരിച്ചറിയാൻ മൊബൈൽ ആപ്പ് വരുന്നു Mangalam 17th February 2017. Mangalam. CMFRI, Library (2017) മത്സ്യബന്ധന ഭരണനിർവഹണത്തിൽ ശാസ്ത്രത്തേക്കാൾ മുഖ്യ പങ്കു വഹിക്കുന്നത് രാഷ്ട്രീയം: ഡോ. മാർട്ടിൻ ബാവിക് Mangalam 18th April 2017. Mangalam. CMFRI, Library (2021) കടൽപായലിൽനിന്നും ഔഷധനിർമാണം,സി എം എഫ് ആർ ഐ ഗവേഷകന് ദേശീയ പുരസ്‌കാരം Mangalam 18th July 2021. Mangalam. CMFRI, Library (2017) സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകണം : ഗവർണർ Mangalam 19th February 2017. Mangalam. CMFRI, Library (2017) സമുദ്ര മത്സ്യമേഖലയുടെ പുരോഗതി: സി.എം.എഫ്ആർ.ഐ പുതിയ ഗവേഷണ പദ്ധതികൾക്ക് തുടക്കമിടുന്നു Mangalam 19th February 2017. Mangalam. CMFRI, Library (2017) മത്സ്യത്തൊഴിലാളി കർഷക സംഗമം Mangalam 4th May 2017. Mangalam. CMFRI, Library (2021) കണ്ടൽവനവൽക്കരണത്തിലൂടെ തീരദേശത്തെ സംരക്ഷിക്കാമെന്ന് Mangalam 6th June 2021. Mangalam. CMFRI, Library (2021) അന്താരാഷ്ട്ര വനിതാ ദിനം: മത്സ്യമേഖലയിലെ വിജയഗാഥയ്ക്ക് ഇന്ന് ആദരം Mangalam dated 08th March 2021. Mangalam. CMFRI, Library (2016) സ്രാവിൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയാൻ സംയോജിത ശ്രമം വേണം Mangalam dated 10th September 2016. Mangalam. CMFRI, Library (2020) മത്തിയുടെ കുറവ് മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്‌ടം Mangalam dated 11th January 2020. Mangalam. CMFRI, Library (2017) നോട്ട് നിരോധനം മത്സ്യമേഖലയെ സാരമായി ബാധിച്ചില്ലെന്നു പഠനം Mangalam dated 13th January 2017. Mangalam. CMFRI, Library (2017) ഇൻഷുറൻസ് 'കവറേജ്' മത്സ്യമേഖലയിൽ പൂർണമല്ല Mangalam dated 13th November 2017. Mangalam. CMFRI, Library (2016) ബംഗ്ലാദേശിന് സി.എം.എഫ്ആർ.ഐയുടെ സാങ്കേതിക സഹായം Mangalam dated 15th December 2016. Mangalam. CMFRI, Library (2020) കൃഷിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്‌തത; മാതൃകയായി സി. എം. എഫ്. ആർ. ഐ Mangalam dated 15th May 2020. Mangalam. CMFRI, Library (2017) ഡോ കെ മധുവിന് മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരം Mangalam dated 16th June 2017. Mangalam. CMFRI, Library (2018) സ്ത്രീശക്തി വിളിച്ചോതി മഹിളാ കർഷക ദിനാഘോഷം Mangalam dated 16th October 2018. Mangalam. CMFRI, Library (2016) ഡോ. എ ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം Mangalam dated 18th August 2016. Madhyamam. CMFRI, Library (2018) മുന്നറിയിപ്പുകൾ മലയാളത്തിലാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ Mangalam dated 18th January 2018. Mangalam. CMFRI, Library (2017) തീരനൈപുണ്യ: സ്​ത്രീശാക്തീകരണത്തിെൻറ സി.എം.എഫ്.ആർ.ഐ മാതൃക Mangalam dated 18th September 2017. Mangalam. CMFRI, Library (2018) ഡോ. ഗോപാലകൃഷ്ണനും ഡോ.ഇമൽഡ ജോസഫിനും രാജ് ഭാഷാ പുരസ്കാരം Mangalam dated 18th September 2018. Mangalam. CMFRI, Library (2017) ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണം Mangalam dated 19th July 2017. Mangalam. CMFRI, Library (2018) മൽസ്യമേഖലയുടെ പരിപാലനത്തിന് പങ്കാളിത്ത സമിതികൾ Mangalam dated 19th September 2018. Mangalam. CMFRI, Library (2019) സ്രാവ് സമ്പത്ത് കുറയുന്നു : കരുതൽ വേണമെന്ന് സിഎംഎഫ്ആർഐ Mangalam dated 1st October 2019. Mangalam. CMFRI, Library (2019) തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് മൊബൈൽ ആപ്പ് Mangalam dated 1st october 2019. Mangalam. CMFRI, Library (2017) കേരളത്തിൽ മത്തി കുറയുന്നു; മൊത്ത മത്സ്യലഭ്യതയിൽ നാലാം സ്ഥാനത്ത് Mangalam dated 20th May 2017. Mangalam. CMFRI, Library (2016) കലവ മത്സ്യത്തിന്റെ വിത്തുല്‍പാദനം വിജയം ; കൂടുകൃഷിയിലൂടെ ഉൽപാദനം വർദ്ധിപ്പിക്കാം Mangalam dated 22nd October 2016. Mangalam. CMFRI, Library (2017) മണ്ണില്ലാ നടീൽ മിശ്രിതം നാട്ടിലും നഗരത്തിലും സൂപ്പർഹിറ്റ് Mangalam dated 22nd September 2017. Mangalam. CMFRI, Library (2016) സി.എം.എഫ്ആർ.ഐയുടെ നേതൃത്വത്തിൽ നടന്ന കൂട് മത്സ്യകൃഷി വൻവിജയം Mangalam dated 23rd December 2016. Mangalam. CMFRI, Library (2018) തീരദേശവികസനം: പരിസ്ഥിതി ആഘാത പഠനം വേണമെന്ന് ഡോ. ബാബുപോൾ Mangalam dated 23rd July 2018. Mangalam. CMFRI, Library (2017) കടൽ സുരക്ഷ ശക്തിപ്പെടുത്താൻ ജി.ഐ.എസ്. ഡേറ്റാ ബേസ് Mangalam dated 24th April 2017. Mangalam. CMFRI, Library (2018) പോഷകാഹാരക്കുറവ് ഇന്നും ഗുരുതര പ്രശ്നം: ഡോ. മഞ്ജു ശർമ Mangalam dated 24th January 2018. Mangalam. CMFRI, Library (2016) സി.എം.എഫ്.ആർ.ഐ സംരംഭത്തിന് ദേശീയ അംഗീകാരം Mangalam dated 24th September 2016. Mangalam. CMFRI, Library (2017) അക്വാപോണിക്സ് ഹൈഡ്രോപോണിക്സ് കൃഷിരീതികൾ പരാജയം Mangalam dated 25th August 2017. Mangalam. CMFRI, Library (2017) അമിതവണ്ണം കുറയ്ക്കാൻ കടൽപായൽ ഔഷധം: കരാർ ഒപ്പിട്ടു Mangalam dated 25th May 2017. Mangalam. CMFRI, Library (2017) ഒരുക്കാം മട്ടുപ്പാവിൽ ഒരു പഴത്തോട്ടം; പിന്തുണയുമായി കെ.വി.കെ Mangalam dated 25th September 2017. Mangalam. CMFRI, Library (2017) മനുഷ്യച്ചങ്ങല തീർത്ത് സി.എം.എഫ്.ആർ.ഐയുടെ ശുചിത്വബോധവത്ക്കരണം Mangalam dated 26th September 2017. Mangalam. CMFRI, Library (2016) മത്സ്യമേഖലയെ മെച്ചപ്പെടുത്താൻ നിയന്ത്രണം : മന്ത്രി Mangalam dated 27th July 2016. Mangalam, Kochi. CMFRI, Library (2018) മത്തിയുടെ ലഭ്യത കൂടി അയല കുറഞ്ഞു Mangalam dated 27th June 2018. Mangalam. CMFRI, Library (2019) കരിങ്കോഴി വിപണനമേള Mangalam dated 28th June 2019. Mangalam. CMFRI, Library (2022) സി.എം.എഫ്.ആർ.ഐ.യുടെ കൂട് മത്സ്യ കൃഷി പദ്ധതിക്ക് അംഗീകാരം Mangalam dated 28th March 2022. Mangalam. CMFRI, Library (2019) രക്തസമ്മർദം തടയാൻ കടൽപ്പായലിൽ നിന്ന് പ്രകൃതിദത്ത ഉൽപന്നം Mangalam dated 29th May 2019. Madhyamam. CMFRI, Library (2016) ആൻഡമാൻ തീരങ്ങളിൽ കടൽപ്പായൽ കൃഷി നടത്തുന്നതിന് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം Mangalam dated 29th October 2016. Mangalam. CMFRI, Library (2016) സമുദ്ര ജീവികളുടെ വർഗ്ഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണം: യു.എസ് ഗവേഷകൻ Mangalam dated 2nd December 2016. Mangalam. CMFRI, Library (2021) വരവായ് വീണ്ടും മത്തിക്കാലം Mangalam dated 2nd January 2021. Mangalam. CMFRI, Library (2017) കടൽസമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിന് കർമ്മ പദ്ധതിയുമായി സി.എം.എഫ്.ആർ.ഐ. Mangalam dated 2nd July 2017. Mangalam. CMFRI, Library (2018) റാഫി അഹ്മദ് ക്വിദ്വായ് പുരസ്കാരം Mangalam dated 2nd July 2018. Mangalam. CMFRI, Library (2016) ഐ.സി.എ.ആർ. ദക്ഷിണ മേഖല സ്പോർട്സ് മീറ്റ്: സി.എം.എഫ്.ആർ.ഐ ഓവറോൾ ചാമ്പ്യന്മാർ Mangalam dated 2nd September 2016. Mangalam. CMFRI, Library (2019) കെ വി കെ ഫാം ഷോപ്പിയിൽ ഇനി ഇടുക്കി ഉരുളക്കിഴങ്ങും Mangalam dated 30th August 2019. Mangalam. CMFRI, Library (2020) കാലാവസ്ഥാ മുന്നറിയിപ്പ് : ഇൻഷുറൻസ് ഏർപെടുത്തണം : മുരളി തുമ്മാരുകുടി Mangalam dated 30th December 2020. Mangalam. CMFRI, Library (2022) സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമത് Mangalam dated 30th September 2022. Mangalam. CMFRI, Library (2017) കടലറിവിന്റെ വാതിലുകൾ തുറന്നിട്ട് സി.എം.എഫ്ആർ.ഐ Mangalam dated 31st January 2017. Mangalam. CMFRI, Library (2022) ഇന്ത്യൻ തീരത്ത് പുതിയ ഇനം വറ്റയെ കണ്ടെത്തി സിഎംഎഫ്ആർഐ Mangalam dated 3rd February 2022. Mangalam. CMFRI, Library (2018) കാലാവസ്ഥാ മുന്നറിയിപ്പ് അവലോകനം ചെയ്യാൻ ശാസ്ത്രജ്ഞ-മത്സ്യത്തൊഴിലാളി സംഗമം Mangalam dated 3rd January 2018. Mangalam. CMFRI, Library (2017) കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം; കൂടു മത്സ്യകൃഷി വ്യാപകമാകുന്നു Mangalam dated 4th April 2017. Mangalam. CMFRI, Library (2017) കടലിൽ മത്സ്യബന്ധനം നടത്തുന്ന ദമ്പതികളെ സി.എം.എഫ്.ആർ.ഐ ദമ്പതികളെ ആദരിക്കും Mangalam dated 4th May 2017. Mangalam. CMFRI, Library (2018) പിഴല മാതൃകയിൽ കൂടു മത്സ്യ കൃഷി : സി.എം.എഫ്.ആർ.ഐയുടെ പിന്തുണ തേടി മഹാരാഷ്ട്ര Mangalam dated 4th May 2018. Mangalam. CMFRI, Library (2018) സി.എം.എഫ്.ആർ.ഐ കടലറിവ് പ്രദർശനം ശ്രദ്ധേയം Mangalam dated 5th February 2018. Mangalam. CMFRI, Library (2020) കടലറിവുകളുടെ വിസ്മയകാഴ്ചകൾ തുറന്നിട്ട് സി എം എഫ് ആർ ഐ Mangalam dated 5th February 2020. Mangalam. CMFRI, Library (2017) സബ്‌സിഡികൾ ഗുണമോ ദോഷമോയെന്ന് പരിശോധിക്കണം: നിതി ആയോഗ് ഉപദേശകൻ Mangalam dated 5th July 2017. Mangalam. CMFRI, Library (2018) മത്സ്യമേഖലയുടെ പരിപാലനത്തിന് പങ്കാളിത്ത സമിതികൾ Mangalam dated 5th October 2018. Mangalam. CMFRI, Library (2020) നീരാളിയുടെ ബിരിയാണി കഴിക്കാം; സി എം എഫ് ആർ ഐ യിലേക്ക് വരൂ Mangalam dated 6th January 2020. Mangalam. CMFRI, Library (2022) മത്തി 'കേരളം വിട്ടു' Mangalam dated 6th July 2022. Mangalam. CMFRI, Library (2017) മത്സ്യത്തൊഴിലാളി ദമ്പതികൾക്ക് സി.എം.എഫ്.ആർ.ഐ ആദരം Mangalam dated 6th May 2017. Mangalam. CMFRI, Library (2016) മത്സ്യത്തൊഴിലാളി സ്ത്രീ ശാക്തീകരണത്തിന് പരിശീലന പരിപാടിയുമായി സി.എം.എഫ്.ആർ.ഐ Mangalam dated 6th November 2016. Mangalam. CMFRI, Library (2017) കെ.വി.കെ. കരിമീൻ വിത്തുൽപാദന യൂണിറ്റുകൾ തുറന്നു Mangalam dated 7th January 2017. Mangalam. CMFRI, Library (2020) മത്സ്യ ലാൻഡിംഗ് സെന്ററുകളുടെ ഓൺലൈൻ ഡാറ്റാബേസുമായി സി എം എഫ് ആർ ഐ Mangalam dated 7th May 2020. Mangalam. CMFRI, Library (2021) വിപണി ഉണർത്താൻ കടൽ പായൽ കൃഷിയുമായി ലക്ഷദ്വീപ് Mangalam dated 7th September 2021. Mangalam. CMFRI, Library (2016) പായൽ ഭീഷണിക്ക് പരിഹാരവുമായി കൃഷിവിജ്ഞാന കേന്ദ്രം Mangalam dated 8th December 2016. Mangalam. CMFRI, Library (2019) കടലോളം കടലറിവുകളുമായി കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്ര മ്യൂസിയം Manorama News dated 5th February 2019. [Video] CMFRI, Library (2022) കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ Manorama Online dated 15th July 2022. Manorama Online. CMFRI, Library (2021) മത്സ്യങ്ങൾക്കൊപ്പം ചത്ത് കരയ്ക്കടിഞ്ഞ് ആമയും കടൽപ്പാമ്പും ഉടുമ്പും; കടലിന് കടും പച്ചനിറം, കൂടുതൽ പഠനം ആവശ്യം Manorama Online dated 18th December 2021. Manorama Online. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി കെവികെ Manorama Online dated 5th January 2022. Manorama Online. CMFRI, Library (2022) ശാസ്ത്രീയമായി സംസ്‌കരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ അവസരമൊരുക്കി സിഎംഎഫ്ആര്‍ഐ Manorama Online dated 5th May 2022. Manorama Online. CMFRI, Library (2022) കരസേനയിൽനിന്ന് മത്സ്യക്കൃഷിയിലേക്ക്; ദിനിൽ പ്രസാദിന് 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം Manoramaonline dated 28th March 2022. Manoramaonline. CMFRI, Library (2022) വേനൽ ചൂടിന് നാടൻ പ്രതിരോധം, കുടിക്കാം പൊട്ടുവെള്ളരി ജ്യൂസ് Manoramaonline dated 21st February 2022. Manorama online. CMFRI, Library (2022) ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായൽ; പുതിയ ഉൽപന്നവുമായി സി എം എഫ് ആർ ഐ Manoramaonline dated 27th September 2022. Manoramaonline. CMFRI, Library (2022) ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി Manoramaonline dated 2nd February 2022. Manoramaonline. CMFRI, Library (2016) Many fish species stare at extinction Deccan Chronicle dated 26th October 2016. Deccan Chronicle. CMFRI, Library (2020) Marginal increase in India’s marine fish production The Hindu dated 1st July 2020. The Hindu. CMFRI, Library (2017) Marginal increase of 6.6% in marine fish landings in 2016 The Financial Express dated 19th May 2017. The Financial Express. CMFRI, Library (2017) Mariculture alumni of CMFRI to meet The Hindu dated 28th March 2017. The Hindu. CMFRI, Library (2017) ‘Mariculture could be the future of fish production in India’ The Hindu Business Line dated 30th May 2017. The Hindu Business Line. CMFRI, Library (2016) Mariculture to boost fish production in Kerala Deccan Chronicle dated 2nd October 2016. Deccan Chronicle. CMFRI, Library (2018) Mariculture zones moted in policy Decan Chronicle dated 5th October 2018. Deccan Chronicle. CMFRI, Library (2017) Marine Fish Landing: Kerala slips to fourth spot The New Indian Express dated 20th May 2017. The New Indian Express. CMFRI, Library (2019) Marine Wonder The Times of India dated 5th February 2019. The Times of India. CMFRI, Library (2019) Marine exhibition draws crowds The Hindu dated 6th February 2019. The Hindu. CMFRI, Library (2020) Marine experts call for trawling ban within 12 nautical miles The Hindu Business Line dated 11th January 2020. The Hindu Business Line. CMFRI, Library (2016) Marine fish catch drops 5.3% in 2015, 51% decline in oil sardine landings The Hindu Business Line 2 May 2016. The Hindu Business Line. CMFRI, Library (2016) Marine fish catch falls by 5% The Hindu dated 1st May 2016. The Hindu. CMFRI, Library (2022) Marine fish catch online data collection launched in Andaman and Nicobar Islands The Times of India dated 19th October 2022. The Times of India. CMFRI, Library (2017) Marine fish catch up 6.6% in 2016, Gujarat maintains top position for 4th year The Hindu Business Line dated 20th May 2017. The Hindu Business Line. CMFRI, Library (2018) Marine fish landings increase by 5.6% Economic Times dated 27th June 2018. Economic Times. CMFRI, Library (2019) Marine fish production falls 9% The Hindu BusinessLine dated 13th June 2019. The Hindu Business Line. CMFRI, Library (2016) Marine fisheries institute to popularise mariculture NewsX dated 2nd October 2016. NewsX. CMFRI, Library (2020) Marine fisheries needs priority The Times of India dated 19th May 2020. The Times of India. CMFRI, Library (2018) Marine fisheries panel stresses on MSC certification; identifies 10 fish varieties The Hindu Business Line dated 6th April 2018. The Hindu Business Line. CMFRI, Library (2019) Marine institute develops product to fight hypertension The Financial Express dated 29th May 2019. The Financial Express. CMFRI, Library (2021) Marine mammal survey begins The Times of India dated 25th February 2021. The Times of India. CMFRI, Library (2016) Marine research body transfers seaweed farming tech to Andamans The Hindu Business Line dated 1st November 2016. The Hindu Business Line. CMFRI, Library (2018) Marine scientists exult over success of pilot project The Hindu dated 17th August 2018. The Hindu. CMFRI, Library (2022) സി എം എഫ് ആർ ഐക്ക് ദേശീയ അംഗീകാരം: മികച്ച വാർഷിക റിപ്പോർട്ട്, മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധം Marunadan Malayalee dated 16th July 2022. Marunadan Malayalee. CMFRI, Library (2022) കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ Marunadan Malayalee dated 3rd November 2022. Marunadan Malayalee. CMFRI, Library (2017) സിഎംഎഫ്ആർഐയുടെ വിന്റർസ്‌കൂൾ നാളെ Mathrubhumi dated 30th November 2017. Mathrubhumi. CMFRI, Library (2017) ഇന്ത്യൻ കടലിൽ വിദേശ മീൻപിടിത്ത കപ്പലുകൾക്ക് വിലക്ക് Mathrubhumi 05th March 2017. Mathrubhumi. CMFRI, Library (2017) വിദേശക്കപ്പലുകളുടെ മീൻകൊള്ളയ്ക്ക് ഒരു ചൂണ്ടക്കൊളുത്ത് Mathrubhumi 06th March 2017. Mathrubhumi. CMFRI, Library (2017) മീൻ സുരക്ഷിതമെന്ന് ഉറപ്പുവരുത്തും - ഭക്ഷ്യസുരക്ഷാ കമ്മിഷണർ Mathrubhumi 11th April 2017. Mathrubhumi. CMFRI, Library (2017) തീര നൈപുണ്യ പദ്ധതി സമാപിച്ചു Mathrubhumi 12th January 2017. Mathrubhumi. CMFRI, Library (2016) കാർഷിക ഗവേഷണ സമ്പ്രദായം മാറ്റണം : കേന്ദ്രമന്ത്രി Mathrubhumi 17 June 2016. Mathrubhumi. CMFRI, Library (2017) മീൻപിടിത്തകാര്യങ്ങളിൽ ശാസ്ത്രീയതയെക്കാൾ രാഷ്ട്രീയം വരുന്നത് പ്രശ്നം : ഡോ. ബാവിക് Mathrubhumi 18th April 2017. Mathrubhumi. CMFRI, Library (2021) കടൽപായലിൽനിന്നും ഔഷധനിർമാണം,സി എം എഫ് ആർ ഐ ഗവേഷകന് ദേശീയ പുരസ്‌കാരം Mathrubhumi 18th July 2021. Mathrubhumi. CMFRI, Library (2016) മത്സ്യ മേഖലയിലെ പ്രത്യാഘാതം: സി.എം.എഫ്ആർ.ഐ സാർക്ക് സമിതിക്ക് റിപ്പോർട്ട് നൽകി Mathrubhumi 29th December 2016. Mathrubhumi. CMFRI, Library (2017) കൂട് മത്സ്യ കൃഷിയ്ക്ക് ദേശീയ നയം Mathrubhumi 29th March 2017. Mathrubhumi TV. CMFRI, Library (2018) കടലിൽ കൂടുമത്സ്യകൃഷി: പരിശീലന പരിപാടിക്ക് തുടക്കം Mathrubhumi 30th January 2018. Mathrubhumi. CMFRI, Library (2021) തീരരക്ഷക്ക് നല്ലത് കണ്ടൽക്കാടുകൾ-വിദഗ്‌ധർ Mathrubhumi 6th June 2021. Mathrubhumi. CMFRI, Library (2022) മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് Mathrubhumi dated 06th July 2022. Mathrubhumi. CMFRI, Library (2018) പെൻഷൻ പരാതി പരിഹാര യോഗം Mathrubhumi dated 10th October 2018. Mathrubhumi. CMFRI, Library (2016) സ്രാവിൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുന്നതിന് സംയോജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികൾ Mathrubhumi dated 10th September 2016. Mathrubhumi. CMFRI, Library (2021) വേമ്പനാട്ടുകായലിൽ കക്കയ്ക്ക് പുതുജീവൻ Mathrubhumi dated 11th December 2021. Mathrubhumi. CMFRI, Library (2021) വേമ്പനാട്ട്കായലിലെ ആവാസവ്യവസ്ഥ ശക്തിപ്പെട്ടു, കക്ക പുനരുജ്ജീവനപദ്ധതി വിജയകരം Mathrubhumi dated 11th December 2021. Mathrubhumi. CMFRI, Library (2021) വേമ്പനാട്ട്കായലിലെ ആവാസവ്യവസ്ഥ ശക്തിപ്പെട്ടു കക്ക പുനരുജ്ജീവനപദ്ധതി വിജയകരം Mathrubhumi dated 11th December 2021. Mathrubhumi. CMFRI, Library (2017) മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതി : ആശങ്ക അകറ്റണമെന്ന് തൊഴിലാളികൾ Mathrubhumi dated 11th January 2017. Mathrubhumi. CMFRI, Library (1977) ചെമ്മീൻ കൃഷിക്ക് പരിശീലനം Mathrubhumi dated 11th May 1977. Mathrubhumi. (In Press) CMFRI, Library (2022) മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് വേണമെന്ന് ആവശ്യം Mathrubhumi dated 11th May 2022. Mathrubhumi. CMFRI, Library (2018) ട്രോളിങ് നിരോധനം രണ്ട് ഘട്ടമാക്കാൻ ആലോചന Mathrubhumi dated 11th November 2018. Mathrubhumi. CMFRI, Library (2016) മീൻകൂട്‌ കൂട്ടാം Mathrubhumi dated 12th December 2016. Mathrubhumi. CMFRI, Library (2019) ഗവേഷണ സഹകരണത്തിന് മഹാരാജാസ് കോളേജും സി.എം.എഫ്.ആർ.ഐ.യും Mathrubhumi dated 12th January 2019. Mathrubhumi. CMFRI, Library (2019) കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Mathrubhumi dated 12th June 2019. Mathrubhumi. CMFRI, Library (2019) മലയിറങ്ങി വരുന്നു കർഷകരുടെ അദ്ധ്വാനം Mathrubhumi dated 12th March 2019. Mathrubhumi. CMFRI, Library (2018) കടലിലെ മാലിന്യ പ്രശ്നം നിയന്ത്രണ അതോറിറ്റികൾ സ്ഥാപിക്കണമെന്ന് ദേശീയ സമ്മേളനം Mathrubhumi dated 13th April 2018. Mathrubhumi. CMFRI, Library (2017) സിഎംഎഫ്ആർഐയിൽ സമ്മർ സ്കൂളിനു തുടക്കമായി Mathrubhumi dated 13th July 2017. Mathrubhumi. CMFRI, Library (2019) മത്തിയുടെ ലഭ്യതയിൽ വൻ കുറവ് Mathrubhumi dated 13th July 2019. Mathrubhumi. CMFRI, Library (2017) മത്സ്യമേഖലയിൽ ഇൻഷുറൻസ് കാര്യക്ഷമമല്ലെന്ന് പഠനം Mathrubhumi dated 13th November 2017. Mathrubhumi. CMFRI, Library (2021) ഇന്ത്യ ലോകത്തിൻറെ വിശ്വസ്‌ത വ്യാപാര പങ്കാളിയാകും Mathrubhumi dated 13th November 2021. Mathrubhumi. CMFRI, Library (1975) മത്സ്യ കൃഷി Mathrubhumi dated 13th September 1975. Mathrubhumi. (In Press) CMFRI, Library (1976) നാരൻചെമ്മീൻ വിരിയിച്ചു Mathrubhumi dated 14th February 1976. Mathrubhumi. CMFRI, Library (2017) നോട്ട് നിരോധനം : മത്സ്യവിലയിലും വിൽപ്പനയിലും കുറവ് Mathrubhumi dated 14th January 2017. Mathrubhumi. CMFRI, Library (2017) സി.എം.എഫ്.ആർ.ഐ യുവഗവേഷകരെ പരിശീലിപ്പിക്കുന്നു Mathrubhumi dated 14th September 2017. Mathrubhumi. CMFRI, Library (2016) ബംഗ്ലാദേശിന് സി.എം.എഫ്ആർ.ഐയുടെ സാങ്കേതിക സഹായം Mathrubhumi dated 15th December 2016. Mathrubhumi. CMFRI, Library (2018) കാർഷികമേഖല ആഫ്രോ-ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്ഘടനയുടെ ആണിക്കല്ല് Mathrubhumi dated 15th March 2018. Mathrubhumi. CMFRI, Library (2019) കടൽ ഞണ്ടുകൃഷിയിൽ പരിശീലനവുമായി സിഎംഎഫ്ആർഐ Mathrubhumi dated 15th March 2019. Mathrubhumi. CMFRI, Library (2020) കൃഷിയൊരുക്കാൻ സി. എം. എഫ്. ആർ. ഐയും Mathrubhumi dated 15th May 2020. Mathrubhumi. CMFRI, Library (2019) കായൽ മുരിങ്ങയുടെ രുചിയിൽ തിളങ്ങി മേള Mathrubhumi dated 15th November 2019. Mathrubhumi. CMFRI, Library (2017) കാർഷിക ഗവേഷണ രംഗത്ത് ഐ.സി.ടി പ്രോത്സാഹിപ്പിക്കണം Mathrubhumi dated 16th December 2017. Mathrubhumi. CMFRI, Library (2017) അമിതവണ്ണം കുറയ്ക്കാൻ കടലിൽ നിന്ന്‌ മരുന്നുമായി സിഎംഎഫ്‌ആർഐ Mathrubhumi dated 16th February 2017. Mathrubhumi. CMFRI, Library (2018) സി.എം.എഫ്.ആർ.ഐ യിൽ രാജ്യാന്തര സഫാരി സമ്മേളനം തുടങ്ങി Mathrubhumi dated 16th January 2018. Mathrubhumi. CMFRI, Library (2019) സി.എം.എഫ്.ആർ.ഐയിൽ അന്താരാഷ്‌ട്ര ശില്പശാല Mathrubhumi dated 16th January 2019. Mathrubhumi. CMFRI, Library (2022) സി.എം.എഫ്.ആർ.ഐയ്ക്ക് ദേശീയ അഗീകാരം Mathrubhumi dated 16th July 2022. Mathrubhumi. CMFRI, Library (2019) ചെറിയ മത്തി പിടിച്ചാൽ കുടുങ്ങും Mathrubhumi dated 16th March 2019. Mathrubhumi. CMFRI, Library (2021) മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക;അതിഥി അച്യുതിന് ഇത് പുതുവഴി Mathrubhumi dated 16th March 2021. Mathrubhumi. CMFRI, Library (2018) മഹിളാ കർഷക ദിനാഘോഷം Mathrubhumi dated 16th October 2018. Mathrubhumi. CMFRI, Library (2017) മീനുകളെ തിരിച്ചറിയാൻ മൊബൈൽ ആപ്പ് വരുന്നു Mathrubhumi dated 17th February 2017. Mathrubhumi. CMFRI, Library (2017) അടിത്തട്ടിലെ മീന്‍പിടിത്തം കടലിന്റെ പരിസ്ഥിതി തകര്‍ക്കുന്നു Mathrubhumi dated 17th February 2017. Mathrubhumi. CMFRI, Library (2018) കേരളത്തിന് ആറ് ഐ.സി.എ.ആർ അവാർഡുകൾ Mathrubhumi dated 17th July 2018. Mathrubhumi. CMFRI, Library (2016) സി.എം.എഫ്ആർ.ഐയിൽ ദേശീയ ശില്പശാല തുടങ്ങി Mathrubhumi dated 17th November 2016. Mathrubhumi. CMFRI, Library (2018) കാലാവസ്ഥാ വ്യതിയാനം : വിന്റർ സ്‌കൂൾ സംഘടിപ്പിക്കുന്നു Mathrubhumi dated 17th September 2018. Mathrubhumi. CMFRI, Library (2017) ജല പരിഷ്കരണ നിയമത്തിന് ശാസ്ത്ര സമൂഹത്തിന്റെ പിന്തുണ വേണം - മന്ത്രി തോമസ് ഐസക് Mathrubhumi dated 18th January 2017. Mathrubhumi. CMFRI, Library (2018) ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് സംയുക്ത നിർദേശം Mathrubhumi dated 18th January 2018. Mathrubhumi. CMFRI, Library (2018) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സംവിധാനങ്ങൾ : മന്ത്രി മേഴ്സിക്കുട്ടിയമ്മ Mathrubhumi dated 18th January 2018. Mathrubhumi. CMFRI, Library (2016) മത്സ്യകൂടുകൃഷി പ്രചാരണം ഡോ. ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം Mathrubhumi dated 18th July 2016. Mathrubhumi. CMFRI, Library (2017) തീര നൈപുണ്യ: മൂന്നാം ഘട്ട പരിശീലനം പൂർത്തിയായി Mathrubhumi dated 18th September 2017. Mathrubhumi. CMFRI, Library (2018) ഡോ.ഗോപാലകൃഷ്ണനും ഡോ.ഇമൽഡയ്ക്കും രാജ് ഭാഷാ പുരസ്കാരം Mathrubhumi dated 18th September 2018. Mathrubhumi. CMFRI, Library (2017) ജി.ഐ.എസ്. ഉപയോഗ സാധ്യതയുമായി സി.എം.എഫ്.ആര്‍.ഐ. Mathrubhumi dated 19th February 2017. Mathrubhumi. CMFRI, Library (2017) നയങ്ങൾ സാധാരണക്കാർക്ക് വേണ്ടിയാകണം: ഗവർണർ Mathrubhumi dated 19th February 2017. Mathrubhumi. CMFRI, Library (2018) ചിത്രം വരച്ച് സി.എം.എഫ്.ആർ.ഐ വാർഷികാഘോഷം Mathrubhumi dated 19th February 2018. Mathrubhumi. CMFRI, Library (2017) 'എം' കൃഷി ഫിഷറീസ് മൊബൈല്‍ ആപ്പിന് ദേശീയ അംഗീകാരം Mathrubhumi dated 19th January 2017. Mathrubhumi. CMFRI, Library (2017) ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണം-മനാഷ് ചൗധരി Mathrubhumi dated 19th July 2017. Mathrubhumi. CMFRI, Library (1981) മുത്ത് വളർത്തൽ വ്യവസായം വികസിപ്പിക്കാൻ സാധ്യത Mathrubhumi dated 19th September 1981. Mathrubhumi. (In Press) CMFRI, Library (2017) തേനീച്ച വളർത്തലിൽ വിദഗ്‌ധ പരിശീലനം Mathrubhumi dated 19th September 2017. Mathrubhumi. CMFRI, Library (2018) മൽസ്യമേഖലയുടെ പരിപാലനത്തിന് പങ്കാളിത്ത സമിതികൾ Mathrubhumi dated 19th September 2018. Mathrubhumi. CMFRI, Library (2020) മത്സ്യലഭ്യത: ദേശീയതലത്തിൽ നേരിയ വർധന Mathrubhumi dated 1st July 2020. Mathrubhumi. CMFRI, Library (2020) കേരളത്തിലെ മത്സ്യലഭ്യതയിൽ ഇടിവ് Mathrubhumi dated 1st July 2020. Mathrubhumi. CMFRI, Library (2019) തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് മൊബൈൽ ആപ്പ് Mathrubhumi dated 1st October 2019. Mathrubhumi. CMFRI, Library (2017) ആവോലി വറ്റ ഇനി യഥേഷ്ടം കഴിക്കാം; വിത്തുത്പാദനം വിജയം Mathrubhumi dated 20th August 2017. Mathrubhumi. CMFRI, Library (2017) എഴുപതിന്റെ കടൽ കടന്ന് Mathrubhumi dated 20th February 2017. Mathrubhumi. CMFRI, Library (2017) കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനം ഒന്‍പതാം ക്ലാസുകാരിക്ക് സി.എം.എഫ്. ആര്‍.ഐ. യുടെ പിന്തുണ Mathrubhumi dated 20th February 2017. Mathrubhumi. CMFRI, Library (2017) മത്തി പിന്നെയും കുറയുന്നു; ലഭ്യതയിൽ മൂന്നാമത് Mathrubhumi dated 20th May 2017. Mathrubhumi. CMFRI, Library (2020) ലോക്ക് ഡൌൺ കൃഷി ആവശ്യക്കാരേറി കെ വി കെ കാർഷിക സേവന കേന്ദ്രം Mathrubhumi dated 20th May 2020. Mathrubhumi. CMFRI, Library (2016) ശുചിത്വ ബോധവത്കരണത്തിനായി സിഎംഎഫ്ആർഐയില്‍ മനുഷ്യച്ചങ്ങല Mathrubhumi dated 20th October 2016. Mathrubhumi. CMFRI, Library (2022) മത്സ്യലഭ്യത അറിയാൻ ആൻഡമാന് സഹായവുമായി സിഎംഎഫ്ആർഐ Mathrubhumi dated 20th October 2022. Mathrubhumi. CMFRI, Library (2017) മണ്ണില്ലാതെയും ജൈവകൃഷി ; നടീൽ മിശ്രിതം ലഭിക്കും Mathrubhumi dated 20th September 2017. Mathrubhumi. CMFRI, Library (2019) മണ്ണില്ലാതെയും കൃഷി; നടീൽ മിശ്രിതം റെഡി Mathrubhumi dated 21st August 2019. Mathrubhumi. CMFRI, Library (2016) കരിമീൻ കൂടുകൃഷി വിളവെടുപ്പ് മികച്ച നേട്ടം കൊയ്ത് സി.എം.എഫ്ആർ.ഐ Mathrubhumi dated 21st December 2016. Mathrubhumi. CMFRI, Library (2017) സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ 'മത്സ്യങ്ങളുടെ ശ്‌മശാനം' Mathrubhumi dated 21st January 2017. Mathrubhumi. CMFRI, Library (1978) കടലിൽ വൻതോതിൽ കല്ലുമ്മക്കായകൃഷി Mathrubhumi dated 22nd December 1978. Mathrubhumi. (In Press) CMFRI, Library (2018) കടലിൽ നിന്ന് ഔഷധ നിർമാണം; പരിശീലനവുമായി സിഎംഎഫ്ആർഐ Mathrubhumi dated 22nd January 2018. Mathrubhumi. CMFRI, Library (2018) കടലിൽ നിന്ന് ഔഷധ നിർമാണം; പരിശീലനവുമായി സിഎംഎഫ്ആർഐ Mathrubhumi dated 22nd January 2018. Mangalam. CMFRI, Library (2016) കലവ മത്സ്യവിത്തുത്പാദനം വിജയം Mathrubhumi dated 22nd October 2016. Mathrubhumi. CMFRI, Library (2016) കൈ നിറയെ മീനുമായി സ്ത്രീ കൂട്ടായ്മകള്‍ Mathrubhumi dated 23rd December 2016. Mathrubhumi. CMFRI, Library (2017) കടലിൽ കൂടുകൃഷിക്ക് സ്ഥലം കണ്ടെത്താനും ഉപഗ്രഹ വിദ്യ Mathrubhumi dated 23rd December 2017. Mathrubhumi. CMFRI, Library (2019) വരൂ വേമ്പനാടിനെ പഠിക്കാം Mathrubhumi dated 23rd December 2019. Mathrubhumi. CMFRI, Library (2017) പ്ലാസ്റ്റിക്കിന്റെ ദുരന്തം ഓർമ്മിപ്പിച്ച് 'മീനുകളുടെ ശ്‌മശാനം'Mathrubhumi dated 23rd January 2017. Mathrubhumi. CMFRI, Library (2016) മത്സ്യകൃഷിയിൽ സഹായിക്കാൻ കർമസേന Mathrubhumi dated 23rd November 2016. Mathrubhumi. CMFRI, Library (2017) കൂടുതൽ മീൻ ലഭിക്കുന്ന സ്ഥലം പ്രവചിക്കാൻ പദ്ധതി Mathrubhumi dated 23rd November 2017. Mathrubhumi. CMFRI, Library (2017) കടൽ സുരക്ഷ ശക്തമാക്കാൻ ജി.ഐ.എസ്. ഡേറ്റാ ബേസുമായി സി.എം.എഫ്.ആർ.ഐ Mathrubhumi dated 24th April 2017. Mathrubhumi. CMFRI, Library (2018) പോഷകാഹാരക്കുറവ് ഗുരുതര പ്രശ്നം Mathrubhumi dated 24th January 2018. Mathrubhumi. CMFRI, Library (2017) ഡോ.കെ.കെ.ജോഷിക്ക് ജൈവവൈവിധ്യ ഗവേഷക പുരസ്കാരം Mathrubhumi dated 24th May 2017. Mathrubhumi. CMFRI, Library (2017) സംസ്ഥാനങ്ങളുടെ വികസന പദ്ധതികളെ നീതി ആയോഗ് പിന്തുണക്കും- പ്രൊഫ. രമേശ് ചന്ദ് Mathrubhumi dated 24th November 2017. Mathrubhumi. CMFRI, Library (2017) മത്സ്യക്കൂട് കൃഷി: ചാലിയാറില്‍ വേറിട്ട മത്സ്യക്കൃഷിക്ക് തുടക്കമായി Mathrubhumi dated 24th November 2017. Mathrubhumi. CMFRI, Library (2016) സി.എം.എഫ്.ആർ.ഐ തമിഴ്നാട് സർവകലാശാലയുമായി ധാരണാപത്രം ഒപ്പു വെച്ചു Mathrubhumi dated 25th August 2016. Mathrubhumi. CMFRI, Library (2017) ഹൈടെക് കൃഷിരീതികൾ പലതും പരാജയമെന്ന് ശാസ്ത്രലോകം Mathrubhumi dated 25th August 2017. Mathrubhumi. CMFRI, Library (2021) കൂടു മത്സ്യകൃഷിയിൽ മികച്ച നേട്ടം Mathrubhumi dated 25th December 2021. Mathrubhumi. CMFRI, Library (2021) ആഴക്കടലിൽ തിമിംഗലങ്ങൾക്ക് സുഖമാണോ Mathrubhumi dated 25th February 2021. Mathrubhumi. CMFRI, Library (2018) വൃത്തിയുള്ള ജലാശയങ്ങൾക്കായി 'നീലഹരിത സേന' Mathrubhumi dated 25th July 2018. Mathrubhumi. CMFRI, Library (2017) അമിതവണ്ണം കുറയ്ക്കാൻ കടൽപായലിൽ നിന്നുള്ള ഔഷധം വിപണിയിലേക്ക് Mathrubhumi dated 25th May 2017. Mathrubhumi. CMFRI, Library (2022) ഡോ.എ.ഗോപാലകൃഷ്ണന് ഗവേഷണ പുരസ്‌കാരം Mathrubhumi dated 25th May 2022. Mathrubhumi. CMFRI, Library (2017) ഒരുക്കാം മട്ടുപ്പാവില്‍ ഒരു പഴത്തോട്ടം; പിന്തുണയുമായി കെ.വി.കെ Mathrubhumi dated 25th September 2017. Mathrubhumi. CMFRI, Library (2017) ഒരുക്കം മട്ടുപ്പാവിൽ ഒരു പഴത്തോട്ടം: പിന്തുണയുമായി കെ.വി.കെ Mathrubhumi dated 25th September 2017. Mathrubhumi. CMFRI, Library (2019) സി.എം.എഫ്.ആർ.ഐ.യിൽ കരിങ്കോഴി-നാടൻകോഴി വിപണന മേള Mathrubhumi dated 26th June 2019. Mathrubhumi. CMFRI, Library (2017) മീൻ പിടിക്കാൻ ശാസ്ത്രീയ മാർഗ്ഗരേഖക്കായി സംസ്ഥാനങ്ങൾ Mathrubhumi dated 26th September 2017. Mathrubhumi. CMFRI, Library (2017) സി.എം.എഫ്.ആർ.ഐയുടെ ശുചിത്വബോധവത്ക്കരണ മനുഷ്യച്ചങ്ങല Mathrubhumi dated 26th September 2017. Mathrubhumi. CMFRI, Library (2021) കടൽപായൽ കൃഷി വ്യാപകമാക്കും Mathrubhumi dated 26th September 2021. Mathrubhumi. CMFRI, Library (2017) കയറ്റുമതി മൂല്യമുള്ള മീനുകളുടെ കൃത്രിമ ഉല്പാദനം വിജയകരം Mathrubhumi dated 27th April 2017. Mathrubhumi. CMFRI, Library (2016) മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരും-മന്ത്രി Mathrubhumi dated 27th July 2016. Mathrubhumi, Kochi. CMFRI, Library (2018) സമുദ്രമത്സ്യോത്പാദനം കേരളം മൂന്നാം സ്ഥാനത്ത് Mathrubhumi dated 27th June 2018. Mathrubhumi. CMFRI, Library (2017) സഫാരി സമ്മേളനം : യുവ ഗവേഷകർക്ക് അവസരങ്ങൾ Mathrubhumi dated 28th November 2017. Mathrubhumi. CMFRI, Library (2020) കാളാഞ്ചിയും കരിമീനും ഇവിടെ ജീവനോടെ ഉണ്ട് Mathrubhumi dated 28th November 2020. Mathrubhumi. CMFRI, Library (2022) ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായൽ ഉത്പ്പന്നം Mathrubhumi dated 28th September 2022. Mathrubhumi. CMFRI, Library (2017) കേരളത്തിൽ മത്സ്യ വില കുറഞ്ഞെന്നു പഠനം Mathrubhumi dated 29th April 2017. Mathrubhumi. CMFRI, Library (2018) ഡോ. ഇ. ജി. സൈലാസ് അന്തരിച്ചു Mathrubhumi dated 29th April 2018. Mathrubhumi. CMFRI, Library (2018) സമുദ്രകൃഷി ദേശീയ നയത്തിന് ജനുവരിയിൽ അന്തിമരൂപമാകും Mathrubhumi dated 29th December 2018. Mathrubhumi. CMFRI, Library (2017) ദേശീയതലത്തില്‍ വിത്തുമത്സ്യബാങ്കുകള്‍ വരുന്നു Mathrubhumi dated 29th July 2017. Mathrubhumi. CMFRI, Library (1978) ചെമ്മീൻ കൃഷി കൊയ്ത്തു തുടങ്ങി Mathrubhumi dated 29th March 1978. Mathrubhumi. (In Press) CMFRI, Library (2021) കോണത്തുപുഴയിൽ കക്ക പുനർജീവന വിളവെടുപ്പ് Mathrubhumi dated 29th November 2021. Mathrubhumi. CMFRI, Library (2016) ആന്‍ഡമാനില്‍ കടല്‍പ്പായല്‍ കൃഷിക്ക് സഹായവുമായി സി.എം.എഫ്.ആര്‍.ഐ Mathrubhumi dated 29th October 2016. Mathrubhumi. CMFRI, Library (2016) സമുദ്ര ജീവികളുടെ വർഗ്ഗീകരണത്തിന് ഇന്ത്യ ഊന്നൽ നൽകണം: ഡോ. ഗുസ്താവ് പൗലേ Mathrubhumi dated 2nd December 2016. Mathrubhumi. CMFRI, Library (2021) തിരിച്ചുവരവിനൊരുങ്ങി മത്തി; പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് സിഎംഎഫ്ആര്‍ഐ Mathrubhumi dated 2nd January 2021. Mathrubhumi. CMFRI, Library (2017) കടൽസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തിന് പദ്ധതി Mathrubhumi dated 2nd July 2017. Mathrubhumi. CMFRI, Library (2018) ഡോ. കാജൽ ചക്രവർത്തിക്ക് റാഫി അഹ്മദ് കിദ്വായ് പുരസ്കാരം Mathrubhumi dated 2nd July 2018. Mathrubhumi. CMFRI, Library (2018) സ്ത്രീകൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ് Mathrubhumi dated 2nd June 2018. Mathrubhumi. CMFRI, Library (2019) കടമക്കുടി പഞ്ചായത്തിൽ കൂടുമത്സ്യക്കൃഷി Mathrubhumi dated 2nd March 2019. Mathrubhumi. CMFRI, Library (2017) ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സി.എം.എഫ്.ആര്‍ക്.ഐ.യില് പരിശീലനം Mathrubhumi dated 2nd November 2017. Mathrubhumi. CMFRI, Library (2016) മത്സ്യോത്പാദനം കൂട്ടാൻ സി.എം.എഫ്.ആർ.ഐ പദ്ധതി Mathrubhumi dated 2nd October 2016. Mathrubhumi. CMFRI, Library (2016) ഐ.സി.എ.ആർ. ദക്ഷിണ മേഖല സ്പോർട്സ് മീറ്റ്: സി.എം.എഫ്.ആർ.ഐ ചാമ്പ്യന്മാർ Mathrubhumi dated 2nd September 2016. Mathrubhumi. CMFRI, Library (2017) സമുദ്ര ഗുരു Mathrubhumi dated 30th August 2017. Mathrubhumi. CMFRI, Library (2016) കൂട്ടിലാക്കി! Mathrubhumi dated 30th December 2016. Mathrubhumi. CMFRI, Library (2020) കാലാവസ്ഥാ മുന്നറിയിപ്പ് : മത്സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താൻ ഇൻഷുറൻസ് വേണം : മുരളി തുമ്മാരുകുടി Mathrubhumi dated 30th December 2020. Mathrubhumi. CMFRI, Library (2018) കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി കൃഷ്ണ രാജ് Mathrubhumi dated 30th May 2018. Mathrubhumi. CMFRI, Library (2019) ഉയർന്ന രക്തസമ്മർദം ചെറുക്കാനുള്ള ഉത്പന്നവുമായി സി.എം.എഫ്.ആർ.ഐ Mathrubhumi dated 30th May 2019. Mathrubhumi. CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐക്ക് മികവ് Mathrubhumi dated 30th September 2022. Mathrubhumi. CMFRI, Library (2019) കായലിലെ വിബ്രിയോ ബാക്ടീരിയകളെ അറിയാൻ ഉപഗ്രഹ മാപ്പിങ് Mathrubhumi dated 31st July 2019. Mathrubhumi. CMFRI, Library (2017) സിഎംഎഫ്ആര്‍ഐക്ക് ബംഗാളില്‍ ഗവേഷണ കേന്ദ്രം Mathrubhumi dated 31st March 2017. Mathrubhumi. CMFRI, Library (2017) സിഎംഎഫ്ആർഐക്ക് കീഴിൽ കേരളത്തിൽ കൂടു മത്സ്യകൃഷി തരംഗം Mathrubhumi dated 3rd April 2017. Mathrubhumi. CMFRI, Library (2022) ഇന്ത്യൻ തീരത്ത് പുതിയ ഇനം വറ്റ Mathrubhumi dated 3rd February 2022. Mathrubhumi. CMFRI, Library (2018) കാലാവസ്ഥാ മുന്നറിയിപ്പ് : സഫാരി സമ്മേളനത്തിൽ പ്രത്യേക ചർച്ച Mathrubhumi dated 3rd January 2018. Mangalam. CMFRI, Library (2017) പൊക്കാളി ബ്രാൻഡിൽ മീനും അരിയും Mathrubhumi dated 3rd November 2017. Mathrubhumi. CMFRI, Library (2016) മീന്‍ പിടിക്കാന്‍ വിദേശ കപ്പലുകളെ അനുവദിക്കില്ല Mathrubhumi dated 3rd September 2016. Mathrubhumi. CMFRI, Library (2016) അമിത മത്സ്യബന്ധനം കലവയുടെ നിലനിൽപ്പിനു ഭീഷണി Mathrubhumi dated 4th December 2016. Mathrubhumi. CMFRI, Library (2017) ആഴിയറിവിന്റെ അറിയാക്കാഴ്ചകൾ Mathrubhumi dated 4th February 2017. Mathrubhumi. CMFRI, Library (1979) കടൽ വെള്ളരിക്കകൊണ്ട് സൂപ്പ് Mathrubhumi dated 4th January 1979. Mathrubhumi. (In Press) CMFRI, Library (2016) മീനിനും വരൾച്ച Mathrubhumi dated 4th May 2016. Mathrubhumi. CMFRI, Library (2017) മീൻപിടിത്തം ഉപജീവനമാക്കിയ ദമ്പതിമാരെ ആദരിക്കുന്നു Mathrubhumi dated 4th May 2017. Mathrubhumi. CMFRI, Library (2018) പിഴല മാതൃകയിൽ കൂടു മത്സ്യ കൃഷി മഹാരാഷ്ട്രയും നടപ്പാക്കാനൊരുങ്ങുന്നു Mathrubhumi dated 4th May 2018. Mathrubhumi. CMFRI, Library (2018) ലബോറട്ടറിയിലെ ഗ്ലാസ് മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു സി.എം.എഫ്.ആർ.ഐ മാതൃക Mathrubhumi dated 4th October 2018. Mathrubhumi. CMFRI, Library (2019) മത്തിയുടെ ലഭ്യത: അന്വേഷണവുമായി ഗവേഷകർ Mathrubhumi dated 5th August 2019. Mathrubhumi. CMFRI, Library (2018) വിസ്മയക്കാഴ്ചകളുമായി 'കടലറിവ്' പ്രദർശനം Mathrubhumi dated 5th February 2018. Mathrubhumi. CMFRI, Library (2017) സി.എം.എഫ്.ആർ.ഐ.യിൽ ശില്പശാല തുടങ്ങി Mathrubhumi dated 5th July 2017. Mathrubhumi. CMFRI, Library (2021) കറുത്ത ഏരി വളർത്തലിൽ പെടയ്ക്കണ നേട്ടം Mathrubhumi dated 5th March 2021. Mathrubhumi. CMFRI, Library (2018) കടലിൽ പ്രത്യേക കൃഷിമേഖലകൾക്ക് നിർദേശം Mathrubhumi dated 5th October 2018. Mathrubhumi. CMFRI, Library (2019) വേമ്പനാട്ട് കായലിനെ പഠിക്കാൻ കോളേജ് വിദ്യാർഥികൾ Mathrubhumi dated 6th August 2019. Mathrubhumi. CMFRI, Library (2019) കടലോളം കൗതുകം പകർന്ന് സി.എം.എഫ്.ആർ.ഐയിലെ പ്രദർശനം Mathrubhumi dated 6th February 2019. Mathrubhumi. CMFRI, Library (2020) വരൂ, കഴിക്കാം നീരാളി ബിരിയാണി റെഡി Mathrubhumi dated 6th January 2020. Mathrubhumi. CMFRI, Library (2020) സമുദ്ര ആവാസവ്യവസ്ഥ: രാജ്യാന്തര സിമ്പോസിയം നാളെ തുടങ്ങും Mathrubhumi dated 6th January 2020. Mathrubhumi. CMFRI, Library (2022) മത്തിക്കൂട്ടം കാരണം കപ്പലടുപ്പിക്കാൻ കഴിയാതെ വന്ന കാലമുണ്ടായിരുന്നു,കേരളതീരത്തെ മത്തിയെങ്ങോട്ട് പോയി Mathrubhumi dated 6th June 2022. Mathrubhumi. CMFRI, Library (2017) മത്സ്യ ഉത്പാദനത്തിൽ രാജ്യം ഒന്നാമതെത്തും- സുദർശൻ ഭഗത് Mathrubhumi dated 6th May 2017. Mathrubhumi. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി Mathrubhumi dated 6th May 2022. Mathrubhumi. CMFRI, Library (2016) മത്തി കടലൊഴിഞ്ഞപ്പോള്‍ അയല പുതിയൊരിനം കൂടി Mathrubhumi dated 6th October 2016. Mathrubhumi. CMFRI, Library (2017) സുസ്ഥിര മത്സ്യബന്ധന നിർണയം; ഇന്തോ -ജർമൻ ശില്പശാല തുടങ്ങി Mathrubhumi dated 6th October 2017. Mathrubhumi. CMFRI, Library (2019) ഓർമയാകുമോ മത്തി: മീൻ പിടിത്തം അമിതം; നിയന്ത്രിക്കണമെന്ന് വിദഗ്‌ധർ Mathrubhumi dated 7th August 2019. Mathrubhumi. CMFRI, Library (1977) പൂനാരൻ ചെമ്മീൻ വിരിയിച്ചെടുത്തു Mathrubhumi dated 7th December 1977. Mathrubhumi. (In Press) CMFRI, Library (2016) പെരുന്നിനാകുളം ചിറ വൃത്തിയാക്കാൻ മീൻ പട ഇറങ്ങി Mathrubhumi dated 7th December 2016. Mathrubhumi. CMFRI, Library (2016) കരിമീൻ വിത്തുത്പാദന യൂണിറ്റുകൾ തുറന്നു Mathrubhumi dated 7th January 2017. Mathrubhumi. CMFRI, Library (2019) എൽനിനോ: കേരളത്തിൽ മത്തി കുറയുമെന്ന് പഠനം Mathrubhumi dated 7th January 2019. Mathrubhumi. CMFRI, Library (2020) ഹോട്ട്സ്പോട്ട്: മത്സ്യലാൻഡിംഗ് സെന്ററുകളുടെ ഓൺലൈൻ ഡാറ്റാബേസുമായി സി എം എഫ് ആർ ഐ Mathrubhumi dated 7th May 2020. Mathrubhumi. CMFRI, Library (2016) തീര സംരക്ഷണം: സമഗ്ര റിപ്പോര്‍ട്ട് ആറ് മാസത്തിനകം - മന്ത്രി Mathrubhumi dated 8th July 2016. Mathrubhumi. CMFRI, Library (2018) മത്സ്യത്തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം Mathrubhumi dated 9th January 2018. Mathrubhumi. CMFRI, Library (2018) കടലിൽ ചൂട് കൂടുന്നു Mathrubhumi dated 9th November 2018. Mathrubhumi. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക കൃഷി; വിളവെടുക്കുന്നത് പത്ത് ടൺ വീതം Media Malayalam News dated 10th December 2021. Media Malayalam News. CMFRI, Library (2017) Meet on development of tuna fisheries in Andamans held The New Indian Express dated 09th July 2017. The New Indian Express. CMFRI, Library (2020) Meet the Kerala fishermen behind the viral shark rescue The Hindu dated 1st February 2020. The Hindu. CMFRI, Library (2019) Meet to study dip in oil sardine production The Times of India dated 5th August 2019. The Times of India. CMFRI, Library (2017) Meeting on adoption of mariculture practices The Hindu dated 21st July 2017. The Hindu. CMFRI, Library (2017) കൂടുകൃഷി സിന്ദാബാദ് ഇനി മൽസ്യവിപ്ലവം Metro Manorama 12th January 2017. Metro Manorama. CMFRI, Library (2017) ആൽഗയുണ്ട് വിൽക്കാൻ Metro Manorama 22nd June 2017. Metro Manorama. CMFRI, Library (2017) കടൽപായൽ ആരോഗ്യത്തിനു കാവൽ Metro Manorama 3rd March 2017. Metro Manorama. CMFRI, Library (2016) നിയമം കർശനമാക്കി നടപടി എടുക്കണം Metro Manorama 4th November 2016. Metro Manorama. CMFRI, Library (2016) ചാള ഒരു ചെറിയ മീനല്ല Metro Manorama 4th November 2016. Metro Manorama. CMFRI, Library (2019) മീൻവീട് : കുണ്ടന്നൂർ കായലിലെ ആധുനിക കൂടു മത്സ്യകൃഷിയുടെ ആകാശ ദൃശ്യം Metro Manorama dated 12th October 2019. Metro Manorama. CMFRI, Library (2019) മീൻ പച്ചക്ക്; വേണമെങ്കിൽ പൊള്ളിച്ചും Metro Manorama dated 15th November 2019. Metro Manorama. CMFRI, Library (2019) മണ്ണിനു പകരം നടീൽ മിശ്രിതം Metro Manorama dated 21st August 2019. Metro Manorama. CMFRI, Library (2019) മത്തിയും സ്രാവും സ്റ്റഡി ടേബിളിൽ Metro Manorama dated 29th August 2019. Metro Manorama. CMFRI, Library (2019) വേമ്പനാട്ടു കായലിൽ ഗവേഷണക്കൂട്ട് Metro Manorama dated 6th August 2019. Metro Manorama. CMFRI, Library (2019) മത്തി ഒരു ചെറിയ മീനല്ല Metro Manorama dated 7th August 2019. Metro Manorama. CMFRI, Library (2019) എൻ്റെ ചെവിക്കല്ലടിച്ച് പൊട്ടിക്കല്ലേ Metro Manorama dated 7th December 2019. Metro Manorama. CMFRI, Library (2020) നീരാളി ബിരിയാണി; നാവിൽ നീരോടും Metro Manorama dated 9th January 2020. Metro Manorama. CMFRI, Library (2017) മീനുകളിലെ രാസപദാർത്ഥങ്ങളുടെ ഉപയോഗം തടയും - ഭക്ഷ്യസുരക്ഷാ കമ്മിഷണർ Metro Vaartha 11th April 2017. Metro Vaartha. CMFRI, Library (2021) കടൽപ്പായലിൽനിന്നും ഔഷധനിർമാണം, സി എം എഫ് ആർ ഐ ഗവേഷകന് ദേശീയ പുരസ്‌കാരം Metro Vaartha 18th July 2021. Metro Vaartha. CMFRI, Library (2016) കാലാവസ്ഥാ വ്യതിയാനം : മത്സ്യ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് സി.എം.എഫ്ആർ.ഐ റിപ്പോർട്ട് നൽകി Metro Vaartha 29th December 2016. Metro Vaartha. CMFRI, Library (2021) ട്രാൻസ്‌ജെൻഡർ ഗ്രൂപ്പിന് കൈത്താങ്ങായി സിഎംഎഫ്ആർഐ Metro Vaartha 2nd June 2021. Metro Vaartha. CMFRI, Library (2016) ശാസ്ത്രജ്ഞർ കർഷകർക്ക് വേണ്ടി പ്രവർത്തിക്കണം: കേന്ദ്രമന്ത്രി Metro Vaartha June 17 2016. Metro Vaartha. CMFRI, Library (2016) കേരള തീരത്തും ഇനി മത്സ്യകൃഷി ഉൽപ്പാദനം കൂട്ടാൻ പദ്ധതിയുമായി സിഎംഎഫ്ആർഐ Metro Vaartha October 2nd 2016. Metro Vaartha. CMFRI, Library (2022) മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് നടപ്പാക്കണം: വിദഗ്‌ധർ Metro Vaartha dated 11th May 2022. Metro Vaartha. CMFRI, Library (2019) കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Metro Vaartha dated 12th June 2019. Metro Vaartha. CMFRI, Library (2017) സിഎംഎഫ്ആർഐയിൽ സമ്മർ സ്കൂളിനു തുടക്കം Metro Vaartha dated 13th July 2017. Metro Vaartha. CMFRI, Library (2019) കായൽ മുരിങ്ങ മേളയിലെ താരം Metro Vaartha dated 15th November 2019. Metro Vaartha. CMFRI, Library (2017) വിദ്യാഭ്യാസ ധനസഹായം നൽകി Metro Vaartha dated 15th September 2017. Metro Vaartha. CMFRI, Library (2022) ഡോ.എം.അനുശ്രീയ്ക്ക് ദേശീയ അംഗീകാരം Metro Vaartha dated 16th July 2022. Metro Vaartha. CMFRI, Library (2016) ഡോ. ഗോപാലകൃഷ്ണന് രാജ്യാന്തര പുരസ്കാരം Metro Vaartha dated 18th August 2016. Metro Vaartha. CMFRI, Library (2018) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഉപയോഗിക്കും : മന്ത്രി മേഴ്സിക്കുട്ടിയമ്മ Metro Vaartha dated 18th January 2018. Metro Vaartha. CMFRI, Library (2017) കടലമ്മയുടെ മക്കൾക്ക് കൈത്താങ്ങ് Metro Vaartha dated 18th September 2017. Metro Vaartha. CMFRI, Library (2017) ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണം: മനാഷ് ചൗധുരി Metro Vaartha dated 19th July 2017. Metro Vaartha. CMFRI, Library (2019) മത്സ്യബന്ധന മേഖലയെ കുറിച്ചറിയാൻ വിദേശസംഘം മുനമ്പത്ത് Metro Vaartha dated 19th October 2019. Metro Vaartha. CMFRI, Library (2020) കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു Metro Vaartha dated 1st July 2020. Metro Vaartha. CMFRI, Library (2019) സ്രാവ് സമ്പത്ത് കുറയുന്നു : കരുതൽ വേണമെന്ന് സിഎംഎഫ്ആർഐ Metro Vaartha dated 1st October 2019. Metro Vaartha. CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം Metro Vaartha dated 20th August 2017. Metro Vaartha. CMFRI, Library (2017) കിട്ടാനില്ല മത്തി Metro Vaartha dated 20th May 2017. Metro Vaartha. CMFRI, Library (2020) കേന്ദ്ര പാക്കേജിന്റെ നേട്ടം കേരളാ തീരത്തേക്ക് Metro Vaartha dated 20th May 2020. Metro Vaartha. CMFRI, Library (2017) കൊച്ചിയിൽ ഹിറ്റായി മണ്ണില്ലാ നടീൽ മിശ്രിതം Metro Vaartha dated 22nd September 2017. Metro Vaartha. CMFRI, Library (2017) കർഷക വരുമാനം ഇരട്ടിപ്പിക്കൽ: വികസന പദ്ധതി പ്രഖ്യാപനം നാളെ Metro Vaartha dated 23rd August 2017. Metro Vaartha. CMFRI, Library (2017) കടലിലെ കൂടുകൃഷി : സ്ഥലനിർണയത്തിന് ഉപഗ്രഹ വിദ്യ Metro Vaartha dated 23rd December 2017. Metro Vartha. CMFRI, Library (2017) കടൽ സുരക്ഷയ്ക്ക് ഇനി സിഎംഎഫ്ആർഐയുടെ ജിഐഎസ് ഡാറ്റാബേസ് Metro Vaartha dated 24th April 2017. Metro Vaartha. CMFRI, Library (2017) ഭക്ഷ്യസുരക്ഷാ നിയമം വന്നിട്ടും റേഷൻ വിതരണത്തിൽ മാറ്റമില്ല : കെ.വി.തോമസ് Metro Vaartha dated 25th August 2017. Metro Vaartha. CMFRI, Library (2017) കരാർ അടിസ്ഥാനത്തിൽ കൃഷി : പദ്ധതി കേന്ദ്ര സർക്കാർ പരിഗണനയിൽ Metro Vaartha dated 25th August 2017. Metro Vaartha. CMFRI, Library (2017) മനുഷ്യച്ചങ്ങല തീർത്ത് ശുചിത്വ ബോധവത്ക്കരണം Metro Vaartha dated 26th September 2017. Metro Vaartha. CMFRI, Library (2017) യുവ ഗവേഷകർക്ക് സാമ്പത്തിക സഹായം Metro Vaartha dated 28th November 2017. Metro Vartha. CMFRI, Library (2017) ദേശീയതലത്തില്‍ വിത്തുമത്സ്യബാങ്കുകള്‍ വരുന്നു Metro Vaartha dated 29th July 2017. Metro Vaartha. CMFRI, Library (2018) ശാസ്ത്രസമൂഹത്തിന്റെ നേട്ടങ്ങൾ നിരവധി : സി.വി. ആനന്ദബോസ് Metro Vaartha dated 2nd December 2018. Metro Vaartha. CMFRI, Library (2021) തിരിച്ചുവരവിനൊരുങ്ങി മത്തി Metro Vaartha dated 2nd January 2021. Metro Vaartha. CMFRI, Library (2017) കടൽസമ്പത്തിന്റെ സുസ്ഥിര ഉപയോഗം; കർമപദ്ധതിയുമായി സിഎംഎഫ്ആർഐ Metro Vaartha dated 2nd July 2017. Metro Vaartha. CMFRI, Library (2018) കടൽപായലിൽ നിന്ന് ഔഷധം : സിഎംഎഫ്ആർഐ ശാസ്ത്രജ്ഞന് പുരസ്കാരം Metro Vaartha dated 2nd July 2018. Metro Vaartha. CMFRI, Library (2020) മത്സ്യത്തൊഴിലാളികളുടെ നഷ്ടം നികത്താൻ ഇൻഷ്വറൻസ് ഏർപെടുത്തണം : മുരളി തുമ്മാരുകുടി Metro Vaartha dated 30th December 2020. Metro Vaartha. CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐ ഒന്നാമത് Metro Vaartha dated 30th September 2022. Metro Vaartha. CMFRI, Library (2017) സിഎംഎഫ്ആർഐക്ക് പശ്ചിമബംഗാളിൽ പുതിയ ഗവേഷണ കേന്ദ്രം Metro Vaartha dated 31st March 2017. Metro Vaartha. CMFRI, Library (2018) കിളിമീനുകൾ കുറയുന്നു Metro Vaartha dated 3rd June 2018. Metro Vaartha. CMFRI, Library (2019) മാടിവിളിക്കുന്നു ആഴക്കടലിന്റെ വിസ്മയം Metro Vaartha dated 4th February 2019. Metro Vaartha. CMFRI, Library (2018) അജൈവ മാലിന്യ സംസ്കരണത്തിന് സിഎംഎഫ്ആർഐ മാതൃക Metro Vaartha dated 4th October 2018. Metro Vaartha. CMFRI, Library (2017) മത്സ്യമേഖലയിലെ സബ്‌സിഡികൾ ഫലപ്രദമാണോ എന്ന് പരിശോധിക്കണം Metro Vaartha dated 5th July 2017. Metro Vaartha. CMFRI, Library (2017) സി.എം.എഫ്.ആർ.ഐ.യിൽ ദേശീയ ശില്പശാലയ്ക്കു തുടക്കം Metro Vaartha dated 5th July 2017. Metro Vaartha. CMFRI, Library (2018) പുരസ്കാരത്തിളക്കത്തിൽ സിഎംഎഫ്ആർഐ Metro Vaartha dated 5th July 2018. Metro Vaartha. CMFRI, Library (2022) സംസ്ഥാനത്ത്‌ മത്തി ലഭ്യത കുറയുന്നു Metro Vaartha dated 6th July 2022. Metro Vaartha. CMFRI, Library (2017) അന്ധവിശ്വാസങ്ങളോട് പടപൊരുതിയ രേഖയ്ക്കും കാർത്തികേയനും ആദരം Metro Vaartha dated 6th May 2017. Metro Vaartha. CMFRI, Library (2016) തീരനൈപുണ്യ പരിശീലന പദ്ധതിക്കു തുടക്കം Metro Vaartha dated 6th November 2016. Metro Vaartha. CMFRI, Library (2017) സുസ്ഥിര മത്സ്യബന്ധനം; ഇന്തോ -ജർമൻ ശില്പശാല Metro Vaartha dated 6th October 2017. Metro Vaartha. CMFRI, Library (2016) പായൽ ഭീഷണിക്ക് പരിഹാരവുമായി കൃഷിവിജ്ഞാന കേന്ദ്രം Metro Vaartha dated 8th December 2016. Metro Vaartha. CMFRI, Library (2020) മത്സ്യ തൊഴിലാളികളെ മാറ്റി പാർപ്പിക്കണം Metro Vaartha dated 9th January 2020. Metro Vaartha. CMFRI, Library (2017) നയരൂപീകരണങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് പ്രാധാന്യം നൽകുന്നതാകണം : ഗവർണർ Metro Vartha 19th February 2017. Metro Vartha. CMFRI, Library (2017) സിഎംഎഫ്ആർഐയിൽ പൂർവവിദ്യാർത്ഥി സംഗമം Metro Vartha 24th March 2017. Metro Vartha. CMFRI, Library (2017) കടലറിവുകളുടെ വിസ്മയം തുറന്ന് സിഎംഎഫ്ആർഐ Metro Vartha 4th February 2017. Metro Vartha. CMFRI, Library (2017) മീൻപിടിത്തം ഉപജീവനമാക്കിയ ദമ്പതിമാരെ ആദരിക്കുന്നു Metro Vartha 4th May 2017. Metro Vaartha. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക വിളവെടുപ്പ് വൻ വിജയം Metro Vartha dated 11th December 2021. Metro Vartha. CMFRI, Library (2017) ഇൻഷുറൻസ് പരിരക്ഷയില്ലാതെ മത്സ്യ മേഖല Metro Vartha dated 13th November 2017. Metro Vartha. CMFRI, Library (2018) മത്സ്യമേഖലയിലെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം Metro Vartha dated 16th January 2018. Metro Vartha. CMFRI, Library (2017) മീനുകളെ തിരിച്ചറിയാൻ മൊബൈൽ ആപ്പ് Metro Vartha dated 17th February 2017. Metro Vartha. CMFRI, Library (2022) എത്തിപ്പോയ് ദാഹമകറ്റാൻ പൊട്ടുവെള്ളരി ജ്യൂസ് Metro Vartha dated 21st February 2022. Metro Vartha. CMFRI, Library (2017) മത്സ്യങ്ങളുടെ ശ്‌മശാനം ഒരുക്കി സിഎംഎഫ്ആർഐ Metro Vartha dated 21st January 2017. Metro Vartha. CMFRI, Library (2018) കടലിൽ നിന്നും മരുന്ന്: പരിശീലനവുമായി സിഎംഎഫ്ആർഐ Metro Vartha dated 22nd January 2018. Metro Vartha. CMFRI, Library (2017) കൊച്ചിയിൽ ഹിറ്റായി മണ്ണില്ലാ നടീൽ മിശ്രിതം Metro Vartha dated 22nd September 2017. Metro Vartha. CMFRI, Library (2017) മീൻ പിടിക്കാൻ ഇസ്രൊയും Metro Vartha dated 23rd November 2017. Metro Vartha. CMFRI, Library (2017) നൂതന പദ്ധതികളെ നീതി ആയോഗ് പിന്തുണയ്ക്കും : പ്രഫ. രമേശ് ചന്ദ് Metro Vartha dated 24th November 2017. Metro Vartha. CMFRI, Library (2022) ഡോ.ഗോപാലകൃഷ്ണന് വാസ്‌വിക് ഗവേഷണ പുരസ്‌കാരം Metro Vartha dated 25th May 2022. Metro Vartha. CMFRI, Library (2017) സിഎംഎഫ്ആർഐക്ക് അപൂർവ നേട്ടം; വിപണന മൂല്യമുള്ള മീനുകളുടെ ഉത്പാദനം വിജയകരം Metro Vartha dated 27th April 2017. Suprabhatham. CMFRI, Library (2018) മത്സ്യകൃഷിയിലും ഇനി വിപ്ലവം Metro Vartha dated 30th January 2018. Metro Vartha. CMFRI, Library (2018) പോഷകാഹാരക്കുറവ് ഗുരുതര പ്രശ്നമായി തുടരുന്നു : ഡോ. മഞ്ജു ശർമ Metro Vartha dated 30th January 2018. Metro Vartha. CMFRI, Library (2017) സിഎംഎഫ്ആർഐയുടെ വിന്റർസ്‌കൂൾ നാളെ തുടങ്ങും Metro Vartha dated 30th November 2017. Metro Vartha. CMFRI, Library (2017) ആഴക്കടലിന്റെ വിസ്മയങ്ങൾ പൊതുജനങ്ങൾക്ക് പകർന്നു നൽകാനൊരുങ്ങി സിഎംഎഫ്ആർഐ Metro Vartha dated 31st January 2017. Metro Vartha. CMFRI, Library (2017) കേരളത്തിൽ കൂടു മത്സ്യകൃഷി തരംഗം Metro Vartha dated 3rd April 2017. Metro Vaartha. CMFRI, Library (2022) ഇന്ത്യൻ തീരത്ത് പുതിയ മത്സ്യം പുതിയ ഇനം വറ്റയെ കണ്ടെത്തി സിഎംഎഫ്ആർഐ Metro Vartha dated 3rd February 2022. Metro Vartha. CMFRI, Library (2018) രാജ്യാന്തര സമ്മേളനം Metro Vartha dated 3rd January 2018. Metro Vartha. CMFRI, Library (2017) മത്സ്യബന്ധനം ഉപജീവനമാക്കിയ ദമ്പതികളെ ആദരിക്കുന്നു Metro Vartha dated 4th May 2017. Metro Vaartha. CMFRI, Library (2021) കടൽ പായലിൽ നിന്ന് കോടികൾ കൊയ്യാൻ ലക്ഷദ്വീപ് Metro Vartha dated 7th September 2021. Metro Vartha. CMFRI, Library (2018) കൂടു മത്സ്യകൃഷിക്ക് വിദഗ്ദ്ധ പരിശീലനം Metro Vartha dated 9th January 2018. Metro Vartha. CMFRI, Library (2016) സ്രാവ്, തിരണ്ടി മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു Metrovaartha dated 10th September 2016. Metrovaartha. CMFRI, Library (2017) മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതി : ആശങ്ക അകറ്റണമെന്ന് മത്സ്യത്തൊഴിലാളികൾ Metrovaartha dated 12th January 2017. Metro Vartha. CMFRI, Library (2016) ശുചിത്വ ബോധവത്കരണം: സിഎംഎഫ്ആർഐ ജീവനക്കാർ മനുഷ്യച്ചങ്ങല തീർത്തു Metrovaartha dated 20th October 2016. Metrovaartha. CMFRI, Library (2016) മത്സ്യക്കൂട് കൃഷി പദ്ധതി : നേട്ടം കൊയ്ത് ആദിവാസി കുടുംബങ്ങൾ Metrovaartha dated 21st December 2016. Metrovaartha. CMFRI, Library (2016) മത്സ്യ കൃഷിയിൽ വൻ മുന്നേറ്റത്തിനു വഴി തെളിഞ്ഞു Metrovaartha dated 22nd October 2016. Metrovaartha. CMFRI, Library (2016) ദേശീയ പുരസ്കാരം കർഷകന് Metrovaartha dated 24th September 2016. Metro Vaartha. CMFRI, Library (2016) ശില്പശാല ആരംഭിച്ചു Metrovaartha dated 26th November 2016. Metro Vaartha. CMFRI, Library (2018) ഡോ. ഇ. ജി. സൈലാസ് അന്തരിച്ചു Metrovaartha dated 29th April 2018. Metro Vaartha. CMFRI, Library (2017) കർഷകർക്ക് പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾ വേണം: കേന്ദ്രമന്ത്രി Metrovaartha dated 31st January 2017. Metrovaartha. CMFRI, Library (2018) Minister advocates seaweed farming The Hindu dated 30th May 2018. The Hindu. CMFRI, Library (2016) Minister pitches for farmer oriented research, PTI Dated 16th June 2016. Press Trust of India. CMFRI, Library (2017) Minister seeks support of CMFRI to implement Acquarian Reforms Business Standard dated 17th January 2017. Business Standard. CMFRI, Library (2019) Mobile app collects data on small wetlands Deccan chronicle dated 1st October 2019. Deccan chronicle. CMFRI, Library (2017) Mobile app for fisherfolk Times of India dated 17th February 2017. Times of India. CMFRI, Library (2017) More take to profitable cage fish farming Deccan Chronicle dated 3rd April 2017. Deccan Chronicle. CMFRI, Library (2017) NITI Aayog moots marine fisheries index The Hindu dated 19th July 2017. The Hindu. CMFRI, Library (2017) NITI Aayog plans to develop marine fisheries Business Standard dated 18th July 2017. Business Standard. CMFRI, Library (2017) NITI Aayog suggests measures for development of marine fisheries The Hindu Business Line dated 19th July 2017. The Hindu Business Line. CMFRI, Library (2017) NITI Aayog to support innovative ideas The Hindu dated 26th November 2017. The Hindu. CMFRI, Library (2021) Nation leading global recovery from pandemic, says Union Minister Devdiscourse dated 12th November 2021. Devdiscourse. CMFRI, Library (2021) National award for CMFRI scientist The Hindu 18th July 2021. The Hindu. CMFRI, Library (2021) National recognition for CMFRI scientist The New Indian Express 18th July 2021. The New Indian Express. CMFRI, Library (2022) Natural remedy for Fatty Liver found, claims CMFRI The Hindu dated 28th September 2022. The Hindu. CMFRI, Library (2021) सीएमएफआरआई कोच्चि के एससी परिवारों की मत्स्यपालन में कर रहा मदद Navbharat Times dated 27th November 2021. Navbharat Times. CMFRI, Library (2018) 'Need integrated approach for food security' Deccan Chronicle dated 24th January 2018. Deccan Chronicle. CMFRI, Library (2021) New driver of economic growth: Lakshadweep turns to seaweed farming Aquapost dated 6th September 2021. Aquapost. CMFRI, Library (2022) New fish species identified from Indian waters The New Indian Express dated 3rd February 2022. The New Indian Express. CMFRI, Library (2014) New fish varieties described The Hindu dated 13th June 2014. The Hindu. CMFRI, Library (2021) New hatchery tech developed for picnic seabream fish says CMFRI The Week dated 5th March 2021. The Week. CMFRI, Library (2021) New hatchery tech developed for picnic seabream fish, says CMFRI Outlook dated 5th March 2021. Outlook. CMFRI, Library (2019) New initiatives ignite farmers’ hopes The New Indian Express dated 6th July 2019. The New Indian Express. CMFRI, Library (2016) New species of mackerel identified off Kerala coast The New Indian Express dated 6th October 2016. The New Indian Express. CMFRI, Library (2022) പട്ടാളം വിട്ട ദിനിൽ പട്ടാളച്ചിട്ടയിൽ വളർത്തുന്നത് ഏഴായിരം കരിമീൻ News 18 Kerala dated 28th March 2022. News 18 Kerala. CMFRI, Library (2021) സമുദ്രോൽപന്ന കയറ്റുമതി അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും: സീവീഡ് ഇക്കോണമി'യുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രം News 18 Malayalam dated 25th September 2021. News 18 Malayalam. CMFRI, Library (2021) സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ News 18 dated 12th November 2021. News 18. CMFRI, Library (2022) കേന്ദ്രത്തിൻറെ സ്വച്ഛ്‌ഭാരത് പദ്ധതി; പായൽ നിറഞ്ഞ ചിറ ഇനി മീനുകൾ വൃത്തിയാക്കും News 18 dated 3rd November 2022. News 18. CMFRI, Library (2019) മത്സ്യബന്ധനത്തിൽ നിയന്ത്രണം വേണമെന്ന് ഗവേഷകർ News 18 dated 7th August 2019. [Video] CMFRI, Library (2016) News Clippings May 2016. Central Marine Fisheries Research Institute. CMFRI, Library (2020) News on bandtail scorpionfish. Manorama News. CMFRI, Library (2016) Nothing fishy about it The Hindu Business Line dated 4th November 2016. The Hindu Business Line. CMFRI, Library (2022) Now, CMFRI Comes Up With Natural Remedy For Fatty Liver Disease Suchana News dated 27th September 2022. Suchana News. CMFRI, Library (2022) Now, CMFRI comes up with natural remedy for Fatty Liver disease Deccan Chronicle dated 27th September 2022. Deccan Chronicle. CMFRI, Library (2022) Now, CMFRI comes up with natural remedy for Fatty Liver disease Republic TV dated 27th August 2022. Republic TV. CMFRI, Library (2022) Now, CMFRI comes up with natural remedy for fatty liver disease News Drum dated 27th September 2022. News Drum. CMFRI, Library (2017) Now, fishers can locate catch using Isro satellites The New Indian Express dated 23rd November 2017. The New Indian Express. CMFRI, Library (2017) Now, mobile application to help to find fish Deccan Chronicle dated 17th February 2017. Deccan Chronicle. CMFRI, Library (2020) Now, online information on fishing zones near hotspots in Kerala The Times of India dated 8th May 2020. The Times of India. CMFRI, Library (2017) Obesity ‘miracle’ cure set to hit the market The New Indian Express dated 16th February 2017. The New Indian Express. CMFRI, Library (2018) Ocean was his oyster The Times of India dated 3rd May 2018. The Times of India. CMFRI, Library (2018) Oceanic squid export prospects brighten as Centre clears jigging The Hindu Business Line dated 19th December 2018. The Hindu Business Line. CMFRI, Library (2022) Oil sardine catch drops by 75% in State The Hindu dated 5th July 2022. The Hindu. CMFRI, Library (2019) Oil sardine catch may go down during coming years: CMFRI Business Standard dated 6th January 2019. Business Standard. CMFRI, Library (2022) Oil sardines catch along Kerala coast declined steeply to 28 - year low in 2021 The Hindu Business Line dated 6th July 2022. The Hindu Business Line. CMFRI, Library (2021) Oil sardines on revival path, but scientists advise caution, The Hindu dated 2nd January 2021. The Hindu. CMFRI, Library (2017) On its Seventieth Anniversary, CMFRI Showcases Marine World The New Indian Express dated 4th February 2017. The New Indian Express. CMFRI, Library (2020) Online directory of India's fish-landing centers' proximity to COVID-19 hotspots SeafoodSource dated 7th May 2020. Seafood Source. CMFRI, Library (2020) Opportunity for reform in marine fisheries: CMFRI The Hindu dated 19th May 2020. The Hindu. CMFRI, Library (2018) Organic agriculture and aquaculture in hilly area: A Success Story ICAR Website. ICAR. CMFRI, Library (2018) Other states to follow Kerala to end juvenile fishing via Minimum Legal Size The New Indian Express dated 12th December 2018. The New Indian Express. CMFRI, Library (2016) Over-fishing a big threat to fishes in Indian waters, say experts The New Indian Experess dated 5th December 2016. The New Indian Express. CMFRI, Library (2019) ‘Overfishing, killing of juvenile fish on rise along Maharashtra coast’ Hindustan Times dated 8th June 2019. Hindustan Times. CMFRI, Library (2018) Oyster farming proves a financial boon for women self-help groups in Kerala The Hindu Business Line dated 13th June 2018. The Hindu Business Line. CMFRI, Library (2021) Pact inked for ₹2,950-cr. deep sea fishing project The Hindu dated 3rd February 2021. The Hindu. CMFRI, Library (2016) Painting competition The Hindu dated 16th May 2016. The Hindu. CMFRI, Library (2017) Panel moots action plan for fisheries development The Hindu Business Line dated 7th July 2017. The Hindu Business Line. CMFRI, Library (2017) Panel on fisheries wants to stop registration of new vessels Financial Express dated 17th July 2017. Financial Express. CMFRI, Library (2016) Panel to mitigate climate change fallout on fisheries The New Indian Express dated 29th December 2016. The New Indian Express. CMFRI, Library (2018) Participatory councils will play crucial roles in fisheries management: Experts The Times of India dated 19th September 2018. The Times of India. CMFRI, Library (2018) ‘Participatory management councils will play a key role in fisheries sector’ The Hindu Business Line dated 19th September 2018. The Hindu Business Line. CMFRI, Library (2018) ‘Participatory management councils will play a key role in fisheries sector’ The Times of India dated 13th September 2018. The Times of India. CMFRI, Library (2018) Participatory management to overhaul fisheries sector The Hindu Business Line dated 19th September 2018. The Hindu Business Line. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി Pathanamthitta Media dated 5th May 2022. Pathanamthitta Media. CMFRI, Library (2018) Pensioners’ meet The Hindu dated 10th October 2018. The Hindu. CMFRI, Library (2016) Pizhala fishers set new trend in cage farming The New Indian Express dated 23rd December 2016. The New Indian Express. CMFRI, Library (2016) Pizhala island village ushers in fish farming revolution Business Standard dated 22nd December 2016. Business Standard. CMFRI, Library (2016) Pizhala island village ushers in fish farming revolution PTI News dated 22nd December 2016. PTI News. CMFRI, Library (2017) Plan to develop farming system The Hindu dated 23rd August 2017. The Hindu. CMFRI, Library (2017) Plastic menace: Art to save lakes Times of India dated 21st January 2017. Times of India. CMFRI, Library (2017) Plea to stop new licences for fishing vessels The Hindu dated 7th July 2017. The Hindu. CMFRI, Library (2017) Political reasons fuelling India-Lanka fisheries tiff Daily Mirror dated 18th April 2017. Daily Mirror. CMFRI, Library (2017) 'Political reasons fuelling India-Lanka fisheries tiff’ The New Indian Express 18th April 2017. The New Indian Express. CMFRI, Library (2017) Politics behind India Sri Lanka fishing dispute remaining unsolved Business Standard dated 18th April 2017. Business Standard. CMFRI, Library (2017) Politics behind India-Sri Lanka fishing dispute remaining unsolved The Morung Express 18th April 2017. The Morung Express. CMFRI, Library (2017) Politics playing important role in marine fisheries governance DNA 18th April 2017. DNA. CMFRI, Library (2017) 'Politics plays key role in fisheries governance’ The Hindu 11th April 2017. The Hindu. CMFRI, Library (2017) Poor insurance cover in fisheries sector: Study Financial Express dated 13th November 2017. Financial Express. CMFRI, Library (2016) Popularising mariculture The New Indian Express dated 3rd October 2016. The New Indian Express. CMFRI, Library (2019) Post-deluge, cage-fish farming comes alive again in Kerala The Hindu Business Line dated 10th August 2019. The Hindu Business Line. CMFRI, Library (1975) Prawn Culture lab at Narakkal opened The Indian Express Dated 12th September 1975. The Indian Express. (In Press) CMFRI, Library (1975) Prawn culture laboratory inaugurated The Hindu dated 12th September 1975. The Hindu. (In Press) CMFRI, Library (2018) Project to boost cage fish farming launched The Hindu dated 30th January 2018. The Hindu. CMFRI, Library (2018) Provide tech to track fishing boats in sea: Min to research institutes The New Indian Express dated 18th January 2018. The New Indian Express. CMFRI, Library (2016) ‘Put greater effort into coral reef conservation’ The Hindu Business Line dated 2nd December 2016. Business Standard. CMFRI, Library (2019) Ramanathapuram emerges second in fish production The Hindu dated 4th June 2019. The Hindu. CMFRI, Library (2017) കൊച്ചിയിലുണ്ട് മീനുകളുടെ കാവൽക്കാരൻ Rashtradeepika dated 20th November 2017. Rashtradeepika. CMFRI, Library (2018) సాగరంలో చేపల పెంపకం (Rearing of fishes in sea) Eenadu dated 18th August 2018. Eenadu. CMFRI, Library (2016) Recirculating Aquaculture System Set up Deccan Chronicle dated 31st January 2017. Deccan Chronicle. CMFRI, Library (2017) Recirculating aqua system set up by CMFRI Times of India dated 29th January 2017. Times of India. CMFRI, Library (2018) 'Refine tec'logies to improve forecasting in fisheries sector' Business Standard dated 15th January 2018. Business Standard. CMFRI, Library (2018) Refine technology to improve forecasting system: Trilochan Mohapatra Deccan Chronicle dated 16th January 2018. Deccan Chronicle. CMFRI, Library (2019) Regional cooperation among countries vital for fisheries The Financial Express dated 30th October 2019. The Financial Express. CMFRI, Library (2019) Regional cooperation is vital for fisheries sector The Times of India dated 30th October 2019. The Times of India. CMFRI, Library (2019) Remember Shark fin soup The Hindu dated 3rd August 2019. The Hindu. CMFRI, Library (2017) A Reminder The Hindu dated 14th February 2017. The Hindu. CMFRI, Library (2018) സമുദ്രോൽപാദനത്തിൽ സംസ്ഥാനത്തിന് വൻകുതിപ്പ് Reporter dated 27th June 2018. [Video] CMFRI, Library (2022) ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ കടല്‍പായല്‍ ഉല്‍പ്പന്നം; വ്യാവസായിക നിര്‍മ്മാണം ഉടന്‍ Reporter dated 27th September 2022. Reporter. CMFRI, Library Research body moots development plan to double fish farmers' income The Times of India dated 22nd August 2017. The Times of India. CMFRI, Library (2021) Research cruise to study marine mammal population Financial Express dated 25th February 2021. Financial Express. CMFRI, Library (2017) Research vessels join search operations for missing fishermen The Hindu dated 11th December 2017. The Hindu. CMFRI, Library (2017) Review fisheries sops: NITI Aayog advisor The Hindu Business Line dated 7th July 2017. The Hindu Business Line. CMFRI, Library (2016) Ribbon fish mistaken for juveniles identified The Hindu dated 3rd May 2016. The Hindu. CMFRI, Library (2016) Rich haul from marine research body’s cage culture The Hindu Business Line dated 24th December 2016. The Hindu Business Line. CMFRI, Library (2018) Rising Indian Ocean temperature puts habitation at risk: Experts The Financial Express dated 9th November 2018. The Financial Express. CMFRI, Library (2017) Road map unveiled for coastal states The New Indian Express dated 7th July 2017. The New Indian Express. CMFRI, Library (2017) SAFARI Symposium Times of India dated 28th November 2017. The Times of India. CMFRI, Library (2017) SAFARI Symposium offers financial aid to young researchers The New Indian Express dated 28th November 2017. The New Indian Express. CMFRI, Library (2018) SAFARI symposium ends The Hindu dated 18th January 2018. The Hindu. CMFRI, Library (2017) മനുഷ്യച്ചങ്ങല തീർത്ത് സിഎംഎഫ്ആർഐയുടെ ശുചിത്വ ബോധവത്കരണം SIraj dated 26th September 2017. Siraj. CMFRI, Library (2021) ଗଭୀର ସମୁଦ୍ରରେ ମାଛଚାଷ Sambad dated 08th August 2021. Sambad. CMFRI, Library (2016) Sardine catch slump hits Kerala fishermen Fish Information and Services dated 11th July 2016. FIS. CMFRI, Library (2019) Sardine production to be affected by El Nino, says marine research body Financial Express dated 8th January 2019. Financial Express. CMFRI, Library (2022) വേനൽ ചൂടിന് നാടൻ പ്രതിരോധം, പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാൻ കെ വി കെ Sathyam Online dated 21st February 2022. Sathyam Online. CMFRI, Library (2021) ‘സീവീഡ് ഇക്കോണമി’യുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രം Sathyam Online dated 26th September 2021. Sathyam Online.com. CMFRI, Library (2022) മത്സ്യകൃഷിയിൽ ആകൃഷ്ടനായി കരസേനയിലെ ജോലിവിട്ട ദിനിൽ പ്രസാദിന് അർഹതക്കുള്ള അംഗീകാരം; സംസ്ഥാന സർക്കാരിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്കാരം; തുണയായത് സിഎംഎഫ്ആർഐയുടെ പദ്ധതി Sathyam Online dated 28th March 2022. Sathyam Online. CMFRI, Library (2022) ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമത് Sathyam Online dated 29th September 2022. Sathyam Online. CMFRI, Library (2022) കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി: ബോധവത്കരണവുമായി കെവികെ Sathyam Online dated 5th January 2022. Sathyam Online. CMFRI, Library (2021) കടൽ പായൽ ലക്ഷദ്വീപിന്റെ പുതിയ സാമ്പത്തിക സ്രോതസ് Sathyam Online dated 6th September 2021. Sathyam Online. CMFRI, Library (2021) ക്രിസ്മസ് ബംപറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്; നെട്ടൂർ, ഏഴിക്കര ഭാഗത്തെ കർഷകർക്ക് മികച്ച നേട്ടം Sathyam online dated 24th December 2021. Sathyam Online. CMFRI, Library (2022) ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ Satyam Online dated 27th September 2022. Satyam Online. CMFRI, Library (2022) കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ Satyam Online dated 3rd November 2022. Sathyam Online. CMFRI, Library (2022) അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിൻറെ മത്സ്യമേഖലയ്‌ക്കു നഷ്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Satyam Online dated 6th July 2022. Satyam Online. CMFRI, Library (2018) Schooling young researchers in marine pharmacology The New Indian Express dated 22nd January 2018. The New Indian Express. CMFRI, Library (1975) Scientific Raring of Prawns The Hindu dated 12th September 1975. The Hindu. (In Press) CMFRI, Library (2018) Scientist Kajal Chakraborty bags award The Times of India dated 2nd July 2018. The Times of India. CMFRI, Library (2021) Scientists begin assessment of marine mammal population National Herald dated 25th February 2021. National Herald. CMFRI, Library (2019) Scientists concerned over fall in catch of sharks over years The Hindu Business Line dated 1st October 2019. The Hindu Business Line. CMFRI, Library (2016) Scientists concerned over juvenile fishing of sharks, manta Business Standard dated 9th September 2016. Business Standard. CMFRI, Library (2020) Scientists for blanket ban on trawling in territorial waters The New Indian Express dated 13th January 2020. The New Indian Express. CMFRI, Library (2017) Scientists in Kochi develop natural remedy for obesity from seaweeds Deccan dated 16th February 2017. Deccan Chronicle. CMFRI, Library (2021) Scientists launch deep-sea cruise for surveying marine mammal population The New Indian Express dated 26th February 2021. The New Indian Express. CMFRI, Library (2016) Scientists urged to focus on farmer-oriented research, Business Line Dated 18th June 2016. The Hindu Business Line. CMFRI, Library (2018) Scientists urged to provide tech to double income of fishermen The New Indian Express dated 16th January 2018. The New Indian Express. CMFRI, Library (2018) Scientists urged to work for combating malnutrition The Hindu dated 30th January 2018. The Hindu. CMFRI, Library (2019) Scientists warn of dwindling catch of sharks Deccan Chronicle dated 1st October 2019. Deccan Chronicle. CMFRI, Library (2019) Seafood exporters’ initiative to obtain MSC certification The Hindu dated 17th May 2019. The Hindu. CMFRI, Library (2021) Seaweed Farming : ലക്ഷദ്വീപിന്റെ സമ്പത്ത് വ്യവസ്ഥ കൂടുതൽ ശക്തപ്പെടുത്താൻ കടൽപായൽ കൃഷിയുമായി കേന്ദ്രം ZeeHindustan Malayalam dated 6th September 2021. ZeeHindustan Malayalam. CMFRI, Library (2021) Seaweed Farming Will Help Boost Economy, Reduce Climate Impact Odishatv.in dated 25th September 2021. Odishatv.in. CMFRI, Library (2018) Seaweed can fetch extra bucks to fishermen, says Smt. Krishna Raj ICAR Website dated 29th May 2018. ICAR. CMFRI, Library (2022) Seaweed compounds form natural remedy for fatty liver disease in humans The Fish Site dated 27th September 2022. The Fish Site. CMFRI, Library (2021) Seaweed farming to boost economy and reduce climate crisis The Navahind Times dated 27th September 2021. The Navahind Times. CMFRI, Library (2021) Seaweed farming will help boost economy, reduce climate impact Sarkaritel.com dated 25th September 2021. Sarkaritel.com. CMFRI, Library (2021) Seaweed farming will help boost economy, reduce climate impact Socialnews.xyz dated 25th September 2021. Socialnews.xyz. CMFRI, Library (2021) Seaweed farming will help boost economy, reduce climate impact The Free Press Journal dated 25th September 2021. The Free Press Journal. CMFRI, Library (2021) Seaweed farming will help boost economy, reduce climate impact The Pioneer dated 26th September 2021. The Pioneer. CMFRI, Library (2021) Seaweed farming will help boost economy, reduce climate impact Vishva Times dated 25th September 2021. Vishva Times. CMFRI, Library (2019) Seaweed product to combat Blood Pressure Deccan Chronicle dated 29th May 2019. Deccan Chronicle. CMFRI, Library (2018) Seaweed will fetch fishers some extra bucks The New Indian Express dated 30th May 2018. The New Indian Express. CMFRI, Library (2021) Secretary, Department of Fisheries visits ICAR-CMFRI ICAR News dated 24th September 2021. ICAR News. CMFRI, Library (2017) Seed production tech for avoli vatta Times of India dated 20th August 2017. Times of India. CMFRI, Library (2017) Seed production technology for Indian pompano The Hindu dated 20th August 2017. The Hindu. CMFRI, Library (2017) Seeing is believing The Hindu dated 4th February 2017. The Hindu. CMFRI, Library (2021) Self help group earns profit from cage farming The Times of India dated 14th August 2021. The Times of India. CMFRI, Library (2021) Self-help Group earn profit from cage farming The Times of India dated 14th August 2021. The Times of India. CMFRI, Library (2018) Seminar on remote sensing The Times of India dated 12th January 2018. The Times of India. CMFRI, Library (2018) Session on cyclone warning at CMFRI meet The Hindu dated 3rd January 2018. The Hindu. CMFRI, Library (2017) Setting up mini terrace orchards The New Indian Express dated 25th September 2017. The New Indian Express. CMFRI, Library (2017) Setting up mini terrace orchards the Indian Express dated 26th September 2017. The Indian Express. CMFRI, Library (2022) Sharp decline of Oil sardine in Kerala, says CMFRI The Print dated 5th July 2022. The Print. CMFRI, Library (2022) Sharp decline of oil sardine in Kerala, says CMFRI Press Trust of India dated 06th July 2022. Press Trust of India. CMFRI, Library (2016) Shortage of sardines costs Kerala Rs 150 cr in 2015: Report, Business Standard dated 7th July 2016. Business Standard. CMFRI, Library (2022) Shri. Rahul Kumar Reddy, IAS, Asst. Secretary, Department of Fisheries, visits Mandapam Regional Centre of ICAR-CMFRI ICAR News dated 27th August 2022. ICAR Website. CMFRI, Library (2017) Single window clearance promised to entrepreneurs who come with comprehensive fisheries policy The Hindu dated 9th July 2017. The Hindu. CMFRI, Library (2016) കാലാവസ്ഥാ വ്യതിയാനാനാന്തരം മത്സ്യമേഖലയിലെ പ്രത്യാഘാതം സാർക്ക് നേതൃത്വത്തിൽ കർമസേന രൂപവത്ക്കരിക്കാൻ ശിപാർശ Siraj 29th December 2016. Siraj. CMFRI, Library (2020) മത്തിയും അയലയും ഇല്ല ഇനി കൊഴുവയുടെ കാലം Siraj dated 1st July 2020. Siraj. CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുത്പാദനം വിജയകരം; സമുദ്ര മത്സ്യ കൃഷിക്ക് ഗുണകരമാകും Siraj dated 20th August 2017. Siraj. CMFRI, Library (2017) കേരളത്തിൽ മത്തി ലഭ്യത കുറയുന്നതായി പഠനം Siraj dated 20th May 2017. Siraj. CMFRI, Library (2018) കടലിൽ നിന്ന് ഔഷധ നിർമാണം : പരിശീലനവുമായി സിഎംഎഫ്ആർഐ Siraj dated 22nd January 2018. Siraj. CMFRI, Library (2017) കർഷക വരുമാനം ഇരട്ടിപ്പിക്കൽ: വികസന പദ്ധതികളുടെ പ്രഖ്യാപനം നാളെ Siraj dated 23rd August 2017. Siraj. CMFRI, Library (2017) വികസന പദ്ധതികളെ നീതി ആയോഗ് പിന്തുണക്കും Siraj dated 24th November 2017. Siraj. CMFRI, Library (2017) പിന്തുണയുമായി കെ.വി.കെ ഒരുക്കാം മട്ടുപ്പാവില്‍ ഒരു പഴത്തോട്ടം Siraj dated 25th September 2017. Siraj. CMFRI, Library (2017) മനുഷ്യച്ചങ്ങല തീർത്ത് സിഎംഎഫ്ആർഐയുടെ ശുചിത്വബോധവത്കരണം Siraj dated 26th September 2017. Siraj. CMFRI, Library (2017) കൃത്രിമ ഉല്പാദനത്തിൽ ഇനി അലങ്കാര മീനുകളും Siraj dated 27th April 2017. Siraj. CMFRI, Library (2018) മത്തി കേരളതീരം വിട്ടില്ല; ലഭ്യതയിൽ മൂന്ന് മടങ്ങ്‌ വർധന Siraj dated 27th June 2018. Siraj. CMFRI, Library (2022) കടൽപായൽ ഉൽപാദനം വൻതോതിൽ കൂട്ടാമെന്ന് പഠനം Siraj dated 28th July 2022. Siraj. CMFRI, Library (2017) സമുദ്ര മത്സ്യ കൃഷി ഇനി ജനകീയം ദേശീയതലത്തില്‍ വിത്തുമത്സ്യബേങ്കുകൾ വരുന്നു Siraj dated 29th July 2017. Siraj. CMFRI, Library (2021) മത്തി എത്തി ; പിടിക്കുന്നതിൽ കരുതൽ വേണം Siraj dated 2nd January 2021. Siraj. CMFRI, Library (2018) കടൽപ്പായലിൽ നിന്ന് ഔഷധനിർമാണം : യുവ ശാസ്ത്രജ്ഞന് പുരസ്കാരം Siraj dated 2nd July 2018. Siraj. CMFRI, Library (2017) അയൽനാട്ടിൽ നിന്നുള്ള മീനിന്റെ ലഭ്യതയിൽ വർധനവ് Siraj dated 30th April 2017. Siraj. CMFRI, Library (2020) കലർപ്പില്ലാത്ത കടൽ വിഭവങ്ങളുടെ ഭക്ഷ്യമേള നാളെ മുതൽ Siraj dated 6th January 2020. Siraj. CMFRI, Library (2020) സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് രൂപരേഖ വരുന്നു Siraj dated 6th January 2020. Siraj. CMFRI, Library (2022) മത്തി ലഭ്യത കുറഞ്ഞു Siraj dated 6th July 2022. Siraj. CMFRI, Library (2020) പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തണം: ദേശീയ സെമിനാർ Siraj dated 9th January 2020. Siraj. CMFRI, Library (2018) Skill development programme on open sea cage culture ICAR Website dated 27th July 2018. ICAR. CMFRI, Library (2017) Skills training held for fisherwomen The Hindu dated 18th September 2017. The Hindu. CMFRI, Library (2017) Slight increase in marine fish landings Outlook dated 20th May 2017. Outlook. CMFRI, Library (2019) Soil less mix to propell backyard farming The New Indian Express dated 21st August 2019. The New Indian Express. CMFRI, Library Soil-less medium a big hit The Times of India dated 22nd September 2017. The Times of India. CMFRI, Library (2017) Soil-less medium for farming makes its foray Deccan Chronicle dated 8th November 2017. Deccan Chronicle. CMFRI, Library (2019) Soil-less mix for city users from KVK The Hindu BusinessLine dated 22nd August 2019. The Hindu Business Line. CMFRI, Library (2017) Soon, fruit orchards to bloom on terraces of city homes The Hindu dated 25th September 2017. The Hindu. CMFRI, Library (2018) Stakeholders call for token system for fishers venturing out into the sea The Hindu dated 18th January 2018. The Hindu. CMFRI, Library (2018) Stakeholders vow joint campaign to secure Central Marine Fisheries Research Institute certification The New Indian Express dated 6th April 2018. The New Indian Express. CMFRI, Library (2017) State honours its fish farmers The Hindu dated 6th July 2017. The Hindu. CMFRI, Library (2020) State records lowest marine fish landings in 45 years: only 2.01 lakh tonnes catch last year The Indian Express dated 1st July 2020. The Indian Express. CMFRI, Library (2020) State’s annual fish catch in 2019 was the lowest in 45 years Hindustan Times dated 1st July 2020. Hindustan Times. CMFRI, Library (2017) Stop registration of new fishing vessels: Experts Times of India dated 6th July 2017. Times of India. CMFRI, Library (2019) Strong El Nino may sweep away oil sardines off Kerala coast this year The Hindu Business Line dated 8th January 2019. The Hindu Business Line. CMFRI, Library (2018) Student brigades to raise eco-awareness The Times of India dated 25th July 2018. The Times of India. CMFRI, Library (2017) Students get to meet fish farmers and scientists The Hindu dated 11th July 2017. The Hindu. CMFRI, Library (2018) Students join CMFRI’s campaign against plastic The Hindu dated 25th July 2018. The Hindu. CMFRI, Library (2019) Students join Vembanad mapping project Deccan Chronicle dated 6th August 2019. Deccan Chronicle. CMFRI, Library (2019) Study finds unhealthy financial practices in fisheries sector The Hindu dated 7th May 2019. The Hindu. CMFRI, Library (2017) Summer School on Fish Stock Assessment Begins at CMFRI Times of India dated 13th July 2017. Times of India. CMFRI, Library (2021) സി എം എഫ് ആർ ഐക്ക് നാല് പുരസ്‌കാരങ്ങൾ Suprabhatham 18th July 2021. Suprabhatham. CMFRI, Library (2017) കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ സി.എം.എഫ്ആർ.ഐ ക്ക് പദ്ധതി Suprabhatham 19th February 2017. Suprabhatham. CMFRI, Library (2017) മുത്തുകളുടെ അത്ഭുതം വിവരിച്ച് കടലറിവ് പ്രദർശനം Suprabhatham 4th February 2017. Suprabhatham. CMFRI, Library (2020) കൃഷിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്‌തത; മാതൃകയായി സി. എം. എഫ്. ആർ. ഐ Suprabhatham Dated 15th May 2020. Suprabhatham. CMFRI, Library (2021) വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം Suprabhatham dated 11th December 2021. Suprabhatham. CMFRI, Library (2020) മത്തിയുടെ ലഭ്യതക്കുറവ്; ചെറുകിട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടുത്തം കുറഞ്ഞു Suprabhatham dated 11th January 2020. Suprabhatham. CMFRI, Library (2022) മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥക്കനുസരിച്ചുള്ള ഇൻഷുറൻസ് വേണം Suprabhatham dated 11th May 2022. Suprabhatham. CMFRI, Library (2017) കടൽസമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതിന് കർമ്മ പദ്ധതി Suprabhatham dated 12th July 2017. Suprabhatham. CMFRI, Library (2022) സിഎംഎഫ്ആർഐയ്ക്ക് ദേശീയ അഗീകാരം Suprabhatham dated 16th July 2022. Suprabhatham. CMFRI, Library (2019) വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു Suprabhatham dated 17th September 2019. Suprabhatham. CMFRI, Library (2018) കടലിൽ പോകുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് നിർദേശം Suprabhatham dated 18th January 2018. Suprabhatham. CMFRI, Library (2017) മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്കായി തീരനൈപുണ്യ പദ്ധതി Suprabhatham dated 18th September 2017. Suprabhatham. CMFRI, Library (2017) മണ്ണില്ലാതെയും ജൈവകൃഷി ; നടീൽ മിശ്രിതവുമായി കൃഷി വിജ്ഞാന കേന്ദ്രം Suprabhatham dated 18th September 2017. Suprabhatham. CMFRI, Library (2019) ഇന്ത്യൻ മത്സ്യമേഖലയെ അടുത്തറിയാൻ വിദേശസംഘം കൊച്ചിയിൽ Suprabhatham dated 19th October 2019. Suprabhatham. CMFRI, Library (2020) രാജ്യത്തെ മത്സ്യോൽപാദനത്തിൽ വർധന; കേരളത്തിൽ കുറഞ്ഞു Suprabhatham dated 1st July 2020. Suprabhatham. CMFRI, Library (2019) സ്രാവുകൾ കുറയുന്നു കരുതൽ വേണമെന്ന് സി എം എഫ് ആർ ഐ Suprabhatham dated 1st October 2019. Suprabhatham. CMFRI, Library (2019) തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് മൊബൈൽ ആപ്പ് Suprabhatham dated 1st October 2019. Suprabhatham. CMFRI, Library (2017) ആവോലി വറ്റയുടെ വിത്തുല്‍പാദനം വിജയം; സിഎംഎഫ്ആര്‍ഐക്ക് അപൂര്‍വ നേട്ടം Suprabhatham dated 20th August 2017. Suprabhatham. CMFRI, Library (2017) മത്സ്യലഭ്യതയിൽ നേരിയ വർധന; മത്തിയിൽ വീണ്ടും ഇടിവ് Suprabhatham dated 20th May 2017. Suprabhatham. CMFRI, Library (2017) കടലിൽ മീൻ കൂടുതൽ ലഭിക്കുന്ന സ്ഥലം പ്രവചിക്കാൻ സി.എം.എഫ്.ആർ.ഐ Suprabhatham dated 23rd November 2017. Suprabhatham. CMFRI, Library (2017) കർഷകരുടെ വരുമാനം കൂട്ടാൻ കർമപരിപാടിയുമായി സി.എം.എഫ്.ആർ.ഐ Suprabhatham dated 25th August 2017. Suprabhatham. CMFRI, Library (2017) ഒരുക്കാം മട്ടുപ്പാവില്‍ ഒരു പഴത്തോട്ടം; പിന്തുണയുമായി കെ.വി.കെ Suprabhatham dated 25th September 2017. Suprabhatham. CMFRI, Library (2017) മീനുകളുടെ കൃത്രിമ ഉല്പാദനത്തിൽ അപൂർവ നേട്ടവുമായി സി.എം.എഫ്.ആർ.ഐ Suprabhatham dated 27th April 2017. Suprabhatham. CMFRI, Library (2022) സി.എം.എഫ്.ആർ.ഐ.യുടെ കൂട് മത്സ്യ കൃഷി പദ്ധതിക്ക് അംഗീകാരം Suprabhatham dated 28th March 2022. Suprabhatham. CMFRI, Library (2017) രാജ്യത്ത് വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Suprabhatham dated 29th July 2017. Suprabhatham. CMFRI, Library (2018) കടൽപ്പായലിൽ നിന്ന്ഔഷധം : സിഎംഎഫ്ആർഐ ശാസ്ത്രജ്ഞന് ദേശീയ പുരസ്കാരം Suprabhatham dated 2nd July 2018. Suprabhatham. CMFRI, Library (2022) കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ Suprabhatham dated 3rd November 2022. Suprabhatham. CMFRI, Library (2017) മത്സ്യബന്ധനം ഉപജീവനമാക്കിയ രാജ്യത്തെ ആദ്യ ദമ്പതികളെ ആദരിക്കുന്നു Suprabhatham dated 4th May 2017. Suprabhatham. CMFRI, Library (2018) പിഴല മാതൃകയിൽ കൂടു മത്സ്യകൃഷി സി.എം.എഫ്.ആർ.ഐയുടെ പിന്തുണ തേടി മഹാരാഷ്ട്ര Suprabhatham dated 4th May 2018. Suprabhatham. CMFRI, Library (2018) കടലറിവിന്റെ അറിയാക്കാഴ്ചകൾ തുറന്നിട്ട് സി.എം.എഫ്.ആർ.ഐ Suprabhatham dated 5th February 2018. Suprabhatham. CMFRI, Library (2020) കടലറിവുകളുടെ വിസ്മയകാഴ്ചകൾ തുറന്നിട്ട് സി എം എഫ് ആർ ഐ Suprabhatham dated 5th February 2020. Suprabhatham. CMFRI, Library (2018) പുരസ്കാരത്തിളക്കത്തിൽ സിഎംഎഫ്ആർഐ Suprabhatham dated 5th July 2018. Suprabhatham. CMFRI, Library (2020) സി എം എഫ് ആർ ഐയിൽ കടൽവിഭവങ്ങളുടെ ഭക്ഷ്യമേള എട്ടുമുതൽ Suprabhatham dated 6th January 2020. Suprabhatham. CMFRI, Library (2017) മത്സ്യത്തൊഴിലാളി ദമ്പതികളെ ആദരിച്ചു Suprabhatham dated 6th May 2017. Suprabhatham. CMFRI, Library (2022) കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി Suprabhatham dated 6th May 2022. Suprabhatham. CMFRI, Library (2017) സുസ്ഥിര മത്സ്യബന്ധന നിർണയം; ശിൽപശാലശാലയ്ക്ക് തുടക്കമായി Suprabhatham dated 6th October 2017. Suprabhatham. CMFRI, Library (2021) കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ് ഭരണകൂടം Suprabhatham dated 7th September 2021. Suprabhatham. CMFRI, Library (2021) Survey of marine mammals gets under way The Hindu dated 24th February 2021. The Hindu. CMFRI, Library (2018) Swirling ocean of plastic debris The Times of India dated 17th April 2018. The Times of India. CMFRI, Library (2018) Symposium on fisheries development The Hindu dated 12th January 2018. The Hindu. CMFRI, Library (2018) Symposium to host dialogue on weather warning system The New Indian Express dated 3rd January 2018. The New Indian Express. CMFRI, Library (2022) മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ഐ സി എ ആർ ദേശീയപുരസ്‌കാരം നേടി ഡോ. എം. അനുശ്രീ TCN News dated 22nd July 2022. [Video] (Unpublished) CMFRI, Library (2017) Thanks, El Nino! a big catch is on offer The New Indian Express dated 14th June 2017. The New Indian Express. CMFRI, Library (2017) Theeranaipunya transforms life of fisherwomen youth Deccan Chronicle dated 18th September 2017. Deccan Chronicle. CMFRI, Library (2022) കടല്‍പായല്‍ ഉല്‍പാദനം; വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ Thejas News dated 27th July 2022. Thejas News. CMFRI, Library (2021) ലക്ഷദ്വീപില് കടൽ പായൽ കൃഷിയുമായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം Thejas News dated 6th September 2021. Thejas News. CMFRI, Library (2022) കാലാവസ്ഥാവ്യതിയാനം: മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് വേണമെന്ന് Thejas dated 10th May 2022. Thejas. CMFRI, Library (2018) കടലിൽ പോകുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ടോക്കൺ സമ്പ്രദായം Thejas dated 18th January 2018. Thejas. CMFRI, Library (2022) വേനല്‍ ചൂടിന് നാടന്‍ പ്രതിരോധം; പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാന്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം Thejas dated 21st February 2022. Thejas. CMFRI, Library (2018) കടൽ ജീവികളിൽ നിന്ന് ഔഷധ നിർമാണത്തിന് പരിശീലന പദ്ധതി Thejas dated 22nd January 2018. Thejas. CMFRI, Library (1975) Time to make a thrust in pearl culture Business Standard dated 10th December 1975. Business Standard. (In Press) CMFRI, Library (2016) Training for Fisher youth Times of India dated 6th November 2016. Times of India. CMFRI, Library (2017) Training for soil-less farming held in Ernakulam Krishi Vigyan Kendra The New Indian Express dated 9th November 2017. The New Indian Express. CMFRI, Library (2017) Training programme concludes The New Indian Express dated 18th September 2017. The New Indian Express. CMFRI, Library (2017) Trawling ban begins in state tonight Times of India dated 14th June 2017. Times of India. CMFRI, Library (2017) Trawling needs to be contained in Palk Bay The Hindu Business Line dated 19th April 2017. The Hindu Business Line. CMFRI, Library (2017) ‘Trawling needs to be contained in Palk Bay’ The Hindu Business Line dated 18th April 2017. The Hindu Business Line. CMFRI, Library (2018) Tremendous response for agri-aqua food fest The New Indian Express dated 16th January 2018. The New Indian Express. CMFRI, Library (2016) U.S. expert for classification of marine species The Hindu dated 2nd December 2016. The Hindu. CMFRI, Library (2016) UK scientist stresses on using space applications to conserve Business Standard dated 16th November 2016. Business Standard. CMFRI, Library (2018) Uniform fishing rules in the pipeline The Times of India dated 12th November 2018. The Times of India. CMFRI, Library (2021) Union Defence Minister declares U.T. of Lakshadweep as Fully Organic Territory ICAR News dated 2nd October 2021. ICAR News. CMFRI, Library (2017) Union Minister felicitates fisher couple The Hindu dated 6th May 2017. The Hindu. CMFRI, Library (2016) Union Minister of State for Agriculture and Farmers Welfare urged Scientists to focus on farmer-oriented research ICAR Website dated 15th June 2016. Indian Council of Agricultural Research. CMFRI, Library (2017) Union Minister of State for Agriculture and Farmers Welfare visits ICAR-CIFT ICAR Website dated 5th May 2017. Indian Council of Agricultural Research, New Delhi. CMFRI, Library (2022) Union Minister of State for Fisheries, Animal Husbandry & Dairying visits India’s First Private Hatchery M/s. MSR Aqua Private Limited ICAR News dated 14th June 2022. ICAR News. CMFRI, Library (2017) Use GIS technology in fisheries to minimize fishing expenses, says Shri Sudarshan Bhagat ICAR Website dated 5th May 2017. Indian Council of Agricultural Research, New Delhi. CMFRI, Library (2017) Utilise GIS technology in fisheries sector: Minister The Hindu dated 6th May 2017. The Hindu. CMFRI, Library (2017) VLCC to market CMFRI’s anti-obesity product The New Indian Express dated 29th May 2017. The New Indian Express. CMFRI, Library (2020) Vice President of India, Shri M. Venkaiah Naidu releases ICAR-CMFRI’s Seed Production Technology of John’s Snapper ICAR Website. ICAR. CMFRI, Library (2016) Virus diagnostic kit, The Hindu 17-May-2016. The Hindu. CMFRI, Library (2017) Visitors get ringside view of marine splendours, courtesy CMFRI The New Indian Express dated 4th February 2017. The New Indian Express. CMFRI, Library (2018) Warming Indian Ocean may cause species extinction The Hindu dated 9th November 2018. The Hindu. CMFRI, Library (2022) Water hyacinth poses threat to cage fish farming The Hindu dated 6th January 2022. The Hindu. CMFRI, Library (2022) Water hyacinths cleared at Ezhikkara The Times of India dated 7th January 2022. The Times of India. CMFRI, Library (2020) Water quality better in Kerala after floods: Study The Times of India dated 4th February 2020. The Times of India. CMFRI, Library (2018) Ways to improve weather warning system for fishermen Press Trust of India dated 3rd January 2018. Press Trust of India. CMFRI, Library (2022) Webinar as part of National Campaign on Diversification in Aquaculture organized ICAR News dated 10th March 2022. ICAR News. CMFRI, Library (2018) When fishermen turn farmers The Times of India dated 21st June 2018. The Times of India. CMFRI, Library (2019) Where have all the fish gone? The New Indian Express dated 20th March 2019. The New Indian Express. CMFRI, Library (2021) Will Lakshadweep become the seaweed hub of India Mint Lounge dated 6th September 2021. Mint Lounge. CMFRI, Library (2018) With 5.85 lakh tonnes, Kerala third in marine fish production The New Indian Express dated 27th June 2018. The New Indian Express. CMFRI, Library (2022) Women farmers reap bumper harvest of green mussels The Hindu Business Line dated 5th May 2022. The Hindu Business Line. CMFRI, Library (2018) Women farmers reap bumper harvest of oysters, mussels The Hindu dated 2nd June 2018. The Hindu. CMFRI, Library (2022) Women reap bumper harvest of green mussels The Hindu dated 5th May 2022. The Hindu. CMFRI, Library (2022) Women reap bumper harvest of mussels The Times of India dated 6th May 2022. The Times of India. CMFRI, Library (2019) Women soar high in fisheries sector The Hindu dated 8th March 2019. The Hindu. CMFRI, Library (2018) Women’s group scripts success in oyster, mussel farming The New Indian Express dated 2nd June 2018. The New Indian Express. CMFRI, Library (2017) Workshop on ICAR Consortium of e-Resources in Agriculture held at CMFRI The New Indian Express dated 16th December 2017. The New Indian Express. CMFRI, Library (2022) Year-long campaign launched as CMFRI turns 75 Daijiworld.com dated 3rd February 2022. Daijiworld.com. CMFRI, Library (2022) Year-long campaign launched as CMFRI turns 75 Prokerala dated 3rd February 2022. Prokerala. CMFRI, Library (2017) Young researchers urged to use digital information resources of ICAR The Hindu Business Line dated 16th December 2017. The Hindu Business Line. CMFRI, Library (2017) Youths on coast trained in scuba diving Deccan Chronicle dated 29th December 2017. Deccan Chronicle. CMFRI, Library (2020) A boost shot for the Blue Economy The Hindu Business Line dated 2nd February 2020. The Hindu Business Line. CMFRI, Library (2019) The catch is linked to climate! The Times of India dated 1st March 2019. The Times of India. CMFRI, Library (2019) The enigmatic sardine: Why the Malayali’s favourite fish is in troubled waters The Hindu dated 5th July 2019. The Hindu. CMFRI, Library (2017) A fisher couple who defies conventions The Hindu dated 4th May 2017. The Hindu. CMFRI, Library (2019) hai കല്ലു൦൦൦മ്മക്കായ Metro Manorama dated 10th July 2019. Metro Manorama. CMFRI, Library (2020) മീൻ കമ്മലുകൾ ഹിറ്റായി kerala Kaumudi dated 5th February 2020. Kerala Kaumudi. CMFRI, Library (2017) A kit to water plants in your absence Times of India dated 21st January 2017. Times of India. CMFRI, Library (2021) സീവീഡ് ഇക്കോണമിയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രo Madhyamam dated 26th September 2021. Madhyamam. CMFRI, Library (2022) പൊട്ടുവെള്ളരി ജനകീയമാക്കാൻ ജില്ലാ കൃഷിവിജ്ഞാന കേന്ദ്രo Malayala Manorama dated 21st February 2022. Malayala Manorama. CMFRI, Library (2021) കടൽപായൽ കൃഷി വികസിപ്പിക്കാൻ കേന്ദ്രo Mangalam dated 26th September 2021. Mangalam. CMFRI, Library (2022) പൊട്ടുവെള്ളരി കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വിജ്ഞാന കേന്ദ്രo Mathrubhumi dated 21st February 2022. Mathrubhumi. CMFRI, Library (2017) തേനീച്ച കോളനി സ്ഥാപിക്കാൻ പരിശീലനവുമായി കൃഷി വിജ്ഞാനകേന്ദ്രo Metro Vartha dated 19th September 2017. Metro Vartha. CMFRI, Library (1975) ചെമ്മീൻ വളർത്തൽ കേന്ദ്രo തുറന്നു Malayala Manorama dated 12th September 1975. Malayala Manorama. (In Press) CMFRI, Library (2017) A reminder that coastal pollution not a dead issue The Hindu dated 21st January 2017. The Hindu. CMFRI, Madras (2010) CMFRI harvests Asian Sea Bass The New Indian Express dated 4th August 2010. [Image] S Suja, C P and Madan, M S (2012) The hidden mystery of a lustrous pearl unraveled The Hindu dated 19th October 2012. The Hindu. This list was generated on Sun Nov 27 01:58:08 2022 IST. CMFRI Repository is hosted by Library and AKMU of Central Marine Fisheries Research Institute , Kochi
മനുഷ്യരായി പിറന്ന ആരും കൊതിക്കുന്ന ഒരു യാത്ര.. ഇതൊരു ഭാഗ്യം…. – ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog Home News Travel & Travelogues Stories with KSRTC Time Table KSRTC Blog Image Gallery Home/Travel & Travelogues/മനുഷ്യരായി പിറന്ന ആരും കൊതിക്കുന്ന ഒരു യാത്ര.. ഇതൊരു ഭാഗ്യം…. മനുഷ്യരായി പിറന്ന ആരും കൊതിക്കുന്ന ഒരു യാത്ര.. ഇതൊരു ഭാഗ്യം…. May 28, 2018 Leave a comment 28,945 Views മനുഷ്യരായി പിറന്ന ആരും കൊതിക്കുന്ന ഈ യാത്രാവിവരണം നമുക്കായി എഴുതിയത് – Sajith Kumar. ഭൂമിയുടെ താഴെ പോയതുമുതൽ ആഗ്രഹം തുടങ്ങിയതാണ്., മുകളിലേക്കും പറ്റിയാൽ ഒന്ന് പോകണമെന്നു …. പക്ഷെ ഭൂമിയുടെ മുകളിൽ കര ഇല്ല, കടൽ ആണ്., തണുത്തുറഞ്ഞ ആർട്ടിക് സമുദ്രം …. അവിടെ എങ്ങിനെ പോകാൻ പറ്റും, എവിടെ പോകാൻ പറ്റും എന്തൊക്കെ കാണാൻ പറ്റും എന്നുള്ള അന്വേഷണം ആയി പിന്നെ …. തിരച്ചിൽ നിന്നും ഭൂമിയുടെ ഏറ്റവും മുകളിൽ, അക്ഷാംശ രേഖകൾ സംഗമിക്കുന്ന, ഭൂമിയുടെ അച്ചുതണ്ട് ഉപരിതലവുമായി കൂടിച്ചേരുന്ന പോയിന്റിൽ എത്തിച്ചേരാൻ ഉള്ള മാർഗ്ഗങ്ങൾ ഇപ്പോൾ ലഭ്യമാണെന്ന് മനസ്സിലായി….. ഭൂമിയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു അനുഭവം മനസ്സിൽ സങ്കല്പിച്ചു നോക്കി ……. മണിക്കൂറിൽ 1300 കിലോമീറ്ററിൽ അധികം വേഗതയിൽ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന ഭൂമിയിൽ, നിശ്ചലമായ 2 സ്ഥലങ്ങളിൽ ഒന്ന് .(മറ്റൊന്ന് ഭൂമിയുടെ അച്ചുതണ്ടിന്റെ താഴെ 90 ഡിഗ്രി സൗത്ത്)…. ഭൂമി നമ്മുടെ കാൽച്ചുവട്ടിൽ…, ഭൂമിയിലെ മറ്റെല്ലാം., ജീവജാലങ്ങളും സ്ഥലങ്ങളും നമുക്ക് താഴെ…. അന്വേഷണത്തിൽ നിന്നും, നോർത്ത് പോളിലേക്കു പോകാൻ രണ്ടു മാർഗങ്ങൾ ആണ് ഉള്ളത് എന്ന് മനസ്സിലായി… 1. ആകാശ മാർഗം – ക്യാനഡയിൽനിന്നോ ഫിൻലൻഡിൽ നിന്നോ ചാർട്ടർ വിമാനങ്ങൾ വഴി നോർത്ത് പോളിന് ഏറ്റവും അടുത്തുള്ള ലാൻഡ് സ്റ്റേഷനിലേക്ക് പോകുക .. അവിടെ നിന്നും ഒരു ഹെലികോപ്റ്ററിൽ നോർത്ത് പോളിലേക്കു പോകുക … – എന്നാൽ ഇത് റിസ്ക് കൂടുതലും മറ്റു വിനോദങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുമായ ഓപ്ഷൻ ആണ്., കാരണം ഹെലികോപ്റ്റർ യാത്ര 100 കിലോമീറ്ററിൽ അധികം വരും … കാലാവസ്ഥ അനുകൂലം അല്ലെങ്കിൽ നോർത്ത് പോളിൽ ഇറങ്ങാൻ പറ്റി എന്ന് വരില്ല., മാത്രമല്ല ഇറങ്ങുന്ന സ്ഥലത്തു നിന്നും പിന്നെ പോളിലേക്കു കാൽനടയായി യാത്ര ചെയ്യേണ്ടി വരും അല്ലെങ്കിൽ (ICE SKIING… കാല് ഒടിക്കാൻ ഉള്ള ഏറ്റവും എളുപ്പ വഴി ….) ഇത്തരം യാത്രകൾ സാദാരണ ആർട്ടിക് മഞ്ഞുകാല സമയങ്ങളിൽ ആണ് നടത്തുന്നത്., അപ്പോൾ കടലിൽ മഞ്ഞു കട്ടികൾ പരമാവധി തണുത്തു ഉറയുകയും SKIING സാധ്യമാവുകയും ചെയ്യും … പക്ഷെ മഞ്ഞു കാലങ്ങളിൽ സൂര്യ പ്രകാശം ലഭ്യമല്ലാത്ത കാരണം വെളിച്ചം വളരെ കുറവായിരിക്കും …. 2. കടൽ മാർഗം – ലഭ്യമായതിൽ റിസ്ക് കുറവുള്ളതും, 100 % വിജയ സാധ്യത ഉള്ളതും എന്നാൽ ചെലവ് കൂടിയതുമായ മാർഗം ആണ് ഇത്… ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് WILDLIFE ആസ്വദിക്കാൻ പറ്റും എന്നതാണ് … അങ്ങിനെ ആ വഴി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു …. 3. തിരച്ചിലുകൾക്കൊടുവിൽ രണ്ടു കമ്പനികൾ മാത്രമേ നോർത്ത് പോളിലേക്കു യാത്രകൾ നടത്തുന്നുള്ളൂ എന്ന് മനസ്സിലായി…. രണ്ടു പേരെയും ബന്ധപ്പെട്ടതിൽ നിന്നും ഒരു കാര്യം മനസ്സിലായി .. അവർ ടൂർ ഓപ്പറേറ്റർ മാത്രമാണ് റഷ്യൻ ഗവർമെന്റിന്റെ ഒരേ കപ്പൽ ആണ് രണ്ടു പേരും ഉപയോഗിക്കുന്നത് അതും ചാർട്ടർ ചെയ്തു .. വർഷത്തിൽ അകെ 5 യാത്രക്ക് മാത്രമേ റഷ്യൻ ഗവണ്മെന്റ് കപ്പൽ വിട്ടു നൽകുകയുള്ളൂ.., 4. POSEIDON EXPEDITIONS, QUARK EXPEDITION എന്നിവയാണ് ടൂർ ഓപ്പറേറ്റർസ്., കപ്പലിന്റെ പൂർണ നിയന്ത്രണവും ഓപ്പറേഷനും കപ്പലിന്റെ റഷ്യൻ ഉദ്യോഗസ്ഥർ തന്നെയാണ് നിർവഹിക്കുന്നത് … ലോകത്തിലെ ഏറ്റവും വലുതും ശക്തി കൂടിയതുമായ ICE BREAKER SHIP ആണ് ഇത്. ജൂൺ ജൂലൈ മാസങ്ങളിൽ ആണ് യാത്രകൾ… രണ്ടു ടൂർ ഓപ്പറേറ്ററും സമാനമായ നിരക്കുകൾ തന്നെയാണ് എനിക്ക് തന്നത് … റേറ്റ് താങ്ങാൻ പറ്റാത്തത് കാരണം … യാത്ര സ്വപനം തല്ക്കാലം ഉപേക്ഷിച്ചു …… മെയ് അവസാനം എനിക്ക് POSEIDON കമ്പനിയുടെ ഒരു EMAIL ലഭിച്ചു…. ക്യാൻസെലേഷൻ ഉള്ളതിനാൽ അവർക്കു കുറച്ചു ഒഴിവുകൾ ഉണ്ടെന്നും വിലയിൽ ചെറിയ കിഴിവ് തരാൻ സമ്മതമാണെന്നും അറിയിച്ചു കൊണ്ടുള്ള എഴുത്തായിരുന്നു അത്…. ഒരു ക്യാബിൻ മൊത്തത്തിൽ എടുത്താൽ വീണ്ടും കിഴിവ് തരാൻ സാധ്യമാണോ എന്ന് ചോദിച്ചു ഞാൻ നിരന്തരം അവരെ വീണ്ടും ശല്യപ്പെടുത്തി കൊണ്ടിരുന്നു … അവസാനം മെയ് അവസാനത്തോടെ ഒരു ക്യാബിൻ ബുക്ക് ചെയ്യാൻ ഉള്ള തീരുമാനത്തിൽ എത്തി… പക്ഷെ പരമാവധി 2 പേർക്ക് മാത്രമേ ഒരു ക്യാബിൻ അനുവദനീയമായി ഉള്ളൂ…വലിയ ക്യാബിൻ എല്ലാം തന്നെ നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നതിനാൽ, ആദ്യമായി ഞങ്ങളുടെ ഒരു യാത്രയിൽ നിന്നും മകളെ ഒഴിവാക്കേണ്ടി വന്നു …. പിന്നെ സ്കൂൾ അവധി ആയതിനാലും ഒരു മാസം നാട്ടിൽ പോയി നിൽക്കണം എന്ന അവളുടെ ആഗ്രഹവും ഈ തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചു ….തിരിച്ചു വന്നിട്ട് അവളെ POLAR BEAR ന്റെ വീഡിയോ കാണിക്കുമ്പോൾ കിട്ടുന്ന ഇടി കൊള്ളാമെന്നു ഭാര്യയും സമ്മതിച്ചു). യാത്രക്ക് ചുരുങ്ങിയ ദിവസങ്ങളെ മുന്നിൽ ഉണ്ടായിരുന്നു ജൂൺ 14 ആയിരുന്നു യാത്ര തീയതി… RUSSIAN വിസ ലഭിക്കാൻ ടൂർ ഓപ്പറേറ്ററുടെയോ ഹോട്ടലിന്റെയോ പ്രത്യേക ഒരു വൗച്ചർ ആവശ്യമാണ്… അത് ലഭിച്ചശേഷം മുന്നോട്ടു അധികം ദിവസങ്ങൾ ഇല്ലാത്തതിനാൽ URGENT വിസക്ക് വേണ്ടി അപേക്ഷിക്കേണ്ടി വന്നു… 3 ദിവസങ്ങൾക്കു ശേഷം വിസ ലഭിച്ചു …. വിമാന യാത്ര ടിക്കറ്റുകൾ ഈ ദിവങ്ങളിൽ ബുക്ക് ചെയ്തു…. അങ്ങനെ ജൂൺ 14 വന്നെത്തി.. രാവിലെ 2.25 നു ആയിരുന്നു മോസ്കൊയിലേക്കുള്ള ഞങ്ങളുടെ വിമാനം., മോസ്കൊയിൽ ടെർമിനൽ മാറാൻ യാത്രക്ക് വേണ്ടി മാത്രം 1 മുതൽ 2 മണിക്കൂർ എടുക്കും, അത് ഒഴിവാക്കാനും ചെലവ് കുറക്കാനും വേണ്ടി റഷ്യൻ വിമാനം തന്നെ തിരഞ്ഞെടുത്തു.. വിമാനം രാവിലെ 7 മണിയോടെ മോസ്കൊയിൽ എത്തിച്ചേർന്നു.. മറ്റുള്ള രാജ്യങ്ങളിലേക്കാളും കണിശമായ പാസ്പോര്ട്ട് പരിശോധന ആണ് റഷ്യയിൽ .. ഇന്ത്യക്കാർ ആയതുകൊണ്ടാവണം കുറച്ചു സമയം എടുത്തെങ്കിലും അധികം ചോദ്യങ്ങൾ ഒന്നും ഇല്ലാതെ തന്നെ പരിശോധന കഴിഞ്ഞു .. ഞങ്ങൾ അടുത്ത വിമാനത്തിന് വേണ്ടി ആഭ്യന്തര വിമാന ടെര്മിനലിലേക്കു നടന്നു…. ‘MURMANSK’ എന്ന റഷ്യയുടെ വടക്കേ അറ്റത്തുള്ള ഒരു പ്രദേശത്തേക്കാണ് അടുത്ത യാത്ര, 2 മണിക്കൂറിൽ കൂടുതൽ എടുക്കും അവിടെ എത്താൻ …. ഉച്ചക്ക് ശേഷം വിമാനം കയറിയ ഞങ്ങൾ വൈകുന്നേരത്തോടെ ‘MURMANSK’ ൽ എത്തിച്ചേർന്നു .. വിമാനത്താവളത്തിന് വെളിയിൽ തന്നെ ടൂർ ഓപ്പറേറ്റർ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ വിമാനത്തിൽ കൂടുതലും ഈ യാത്രക്കായി വന്നവർ തന്നെ ആയിരുന്നു, അവരുടെ ബസ്സിൽ നഗര മധ്യത്തിലേക്കു യാത്രയായി .. നഗര ഹൃദയത്തിലെ വലിയ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു ….ഇന്നത്തെ രാത്രി ഇവിടെയാണ്…. നാളെയാണ് കപ്പൽ യാത്ര ആരംഭിക്കുന്നത്., സീ പോർട്ടിലും കപ്പലിലും വളരെ ശക്തമായ സുരക്ഷാ പരിശോധനകൾ ആണ് ഉള്ളത്., അതിനാൽ ഞങ്ങളുടെ ലഗേജ് എല്ലാം തന്നെ അന്ന് രാത്രി ടൂർ ഓപ്പറേറ്ററിന് കൈമാറേണ്ടി വന്നു… പിറ്റേന്ന് രാവിലെ 8 മണിക്ക് ടൂർ ലീഡർ ഹോട്ടലിൽ എല്ലാ യാത്രക്കാരുടെയും ആദ്യ യോഗം വിളിച്ചു., ഞങ്ങൾക്ക് പോർട്ടിൽ പ്രവേശിക്കുന്നതിനെയും ഷിപ്പിൽ കയറുന്നതിനും ഉള്ള മാർഗ നിർദേശങ്ങൾ തന്നു… 23 രാജ്യങ്ങളിൽ നിന്നായി ആകെ 120 യാത്രക്കാരാണ് ഉള്ളത്., പകുതിയിൽ ഏറെ ചൈനയിൽനിന്നും തായ്വാനിൽ നിന്നും ഉള്ളവർ., ഗ്രൂപ്പ് തിരിച്ചാണ് സീപോർട്ടിലേക്കുള്ള പ്രവേശനം.. ഞങ്ങളുടെ ഗ്രൂപ്പിന് വൈകുന്നേരം 3 മണിക്കാണ് ബസ്സിൽ കയറാനുള്ള സമയം .. അതിനാൽ കാഴ്ചകൾ കാണാൻ വേണ്ടി ഞങ്ങൾ പുറത്തേക്കു ഇറങ്ങി…. വടക്കേ ധ്രുവ പ്രദേശത്തിനടുത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ഏറ്റവും വലിയ കടലോര പട്ടണമാണ് ‘MURMANSK’ യൂറോപ്യൻ രാജ്യങ്ങളുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റഷ്യൻ പട്ടണം എന്ന നിലയിൽ സൈനികമായി റഷ്യയുടെ തന്ത്ര പ്രധാനമായ മേഖല ആണ് ഇത് … എപ്പോഴും നല്ല തണുത്ത കാലാവസ്ഥയാണ് ഇവിടെ, വർഷത്തിൽ 8 മാസത്തോളം ഇവിടെ മഞ്ഞു മൂടി കിടക്കും, ജൂലൈ ആഗസ്ത് മാസങ്ങളിൽ ആണ് വേനൽക്കാലം അപ്പോൾ പരമാവധി 20 ഡിഗ്രി ആണ് താപനില.. പകൽ 20 മുതൽ 22 മണിക്കൂർ വരെയും… പുറത്തു സാമാന്യം നല്ല കാറ്റും തണുപ്പും ഉണ്ടായിരുന്നു 15 ഡിഗ്രി ആയിരുന്നു അന്നത്തെ താപനില., ആൾക്കാരും കടക്കാരും എല്ലാം റഷ്യൻ ഭാഷ മാത്രമേ സംസാരിക്കൂ., എല്ലാ എഴുത്തുകളും പരസ്യങ്ങളും എല്ലാം റഷ്യൻ ഭാഷയിൽ., മഞ്ഞ ‘ന’ കണ്ടതുകൊണ്ടു കട MC DONALDS ആണെന്ന് മനസ്സിലായി., പക്ഷെ ചിക്കൻ ബർഗർ മേടിക്കാൻ ., പടം കാണിച്ചു കൊടുക്കേണ്ടി വന്നു… ഇംഗ്ലീഷ് ആർക്കും അറിയില്ല., അവർക്കു ആവശ്യവുമില്ല., കാണാൻ ഒരുപാടു ഉണ്ടെങ്കിലും സമയ കുറവ് കാരണം സിറ്റി ചെറുതായി ചുറ്റി കറങ്ങി ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി, യാത്രക്ക് തയ്യാറെടുത്തു തുടങ്ങി…. 3 മണിയോടെ ഞങ്ങളുടെ ഊഴം എത്തി.. മുൻ നിശ്ചയിച്ച പ്രകാരം ഞങ്ങൾ ബസ്സിൽ പോർട്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റ് വേണം പോർട്ടിൽ എത്താൻ .. പോകുന്ന വഴി ഞങ്ങൾക്ക് ‘MURMANSK ‘ ലെ റഷ്യൻ വാർ മ്യൂസിയം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു., രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓർമക്കു സ്ഥാപിച്ചതാണ് ഇത് … 300 മീറ്ററിൽ അധികം ഉയരമുള്ള “തോക്കേന്തി നിൽക്കുന്ന ഒരു സൈനികന്റെ” പ്രതിമയാണ് ഇത്… ഒരു കുന്നിന് മുകളിലായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്., ഇവിടെ നിന്ന് നോക്കിയാൽ സിറ്റിയും സീ പോർട്ടും മുഴുവനായി കാണാൻ സാധിക്കും.. 15 മിനിറ്റ് അവിടെ ചിലവഴിച്ച ശേഷം ബസ്സ് സീപോർട്ടിലേക്കു യാത്ര തുടർന്നു .. ബസ്സ് സീപോർട്ടിൽ എത്തി… റഷ്യയുടെ ആണവ കപ്പലുകൾക്ക് വേണ്ടി മാത്രമുള്ള പോർട്ട് ആണ് ഇത്… പോർട് നിയന്ത്രിക്കുന്നത് റഷ്യൻ ഗവൺമെന്റ് നേരിട്ടാണ്… ഫോട്ടോഗ്രാഫി കര്ശനമായി നിരോധിച്ചിരിക്കുന്നു (ബസ്സിൽ നിന്ന് ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുത്താൽ പോലും കാമറ അവര് കൊണ്ട് പോകും മാത്രമല്ല യാത്രയും മുടങ്ങും എന്ന് ഞങ്ങൾക്ക് നേരത്തെ ടൂർ ലീഡറുടെ മുന്നറിയിപ്പ് കിട്ടിയതിനാൽ., ആ പണിക്കു പോയില്ല….) ലോകത്തിലെ സിവിലിയന്മാർക്കു പ്രവേശനം ഉള്ള ഒരേ ഒരു ആണവ തുറമുഖം…. അതും ഈ ഒരു യാത്രക്ക് വേണ്ടി മാത്രം ആണ് അവർ അത് അനുവദിച്ചിരിക്കുന്നത്… ബസ്സിൽ നിന്നും ഇറങ്ങാൻ ഉള്ള അറിയിപ്പ് കിട്ടി, ബസ്സ് മെറ്റൽ ഡിറ്റക്ടറിന്റെ മുന്നിലായി നിന്നു., ബസ്സിൽ നിന്നും ഇറങ്ങിയത് മെറ്റൽ ഡിറ്റക്ടറിന് മുന്നിലേക്ക് 2 ഉദ്യോഗസ്ഥരുടെ ചെക്കിങ്, പാസ്പോര്ട് എടുത്തു മുഖം ഒത്തു നോക്കി രണ്ടു പേര് ചെക്ക് ചെയ്യും.. അവരുടെ മറ്റു എന്തോ രേഖകളുമായി ഒത്തു നോക്കും.. അതിനു ശേഷം വിമാനത്താവളത്തിലെ പോലെ ഹാൻഡ്ബാഗ് സ്ക്രീനിംഗ് .. പിന്നെ മറ്റൊരു സ്ഥലത്തു കൈപ്പത്തിയുടെ സ്കാനിംഗ് .. ഇതെല്ലം കഴിഞ്ഞു നേരെ ഞങ്ങളെ കപ്പലിന്റെ പടിവാതിലിൽ കൊണ്ട് ചെന്ന് വിടും., മറ്റെങ്ങോട്ടും തിരിഞ്ഞു നോക്കാൻ പോലും അവര് സമ്മതിച്ചില്ല …. ഞങ്ങൾ കപ്പലിലേക്ക് കയറി., പുറമെ നിന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി., വളരെ ഭീമാകാരമായ ഒരു കപ്പൽ, ഞങ്ങളുടെ ക്യാബിനിലേക്കു കപ്പൽ ജോലിക്കാർ ഞങ്ങളെ ആനയിച്ചു… ക്യാബിനിൽ ഞങ്ങളുടെ ലഗേജ് എത്തിച്ചിട്ടുണ്ടായിരുന്നു…. കപ്പൽ പുറപ്പെടാൻ ഇനിയും 2 മണിക്കൂർ ബാക്കി ഉണ്ട്…., കപ്പലിന്റെ മാപ്പും എടുത്തുകൊണ്ടു നേരെ കപ്പലിന്റെ മുകളിലെ ഡെക്കിലേക്കു പോയി … ക്യാബിനുകൾ മാത്രം 5 നിലയുണ്ട്., മുകളിലേക്ക് 2 നില വേറെയും. (അവിടെ ഉണ്ടായിരുന്ന കപ്പൽ ജീവനക്കാരനോട് ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു… കപ്പൽ യാത്ര തുടങ്ങിയാൽ എടുത്തു കൊള്ളാൻ പറഞ്ഞു…) ഞങ്ങളുടെ കപ്പലിന്റെ തൊട്ടടുത്തായി റഷ്യയുടെ ആണവ വിമാന വാഹിനി കപ്പൽ കിടന്നിരുന്നു.. അതിന്റെ മുകളിൽ സൈനികരുടെ എന്തോ പരേഡും മറ്റും നടക്കുന്നത് കാണാമായിരുന്നു.. 6 മണിയോടെ രണ്ടു TUG BOAT ഞങ്ങളുടെ കപ്പലിന് അടുത്തെത്തി (കപ്പലിനെ പോർട്ടിൽ നിന്നും കടലിലേക്ക് വലിച്ചു നീക്കുന്ന ബോട്ടുകൾ ആണ് ഇവ) അവ കപ്പലിന്റെ ഒരു വശത്തു ബന്ധിച്ചു കപ്പലിനെ വലിച്ചു നീക്കി തുടങ്ങി …. ഞാൻ ഫോട്ടോഗ്രാഫി തുടങ്ങി….. 15 മിനിറ്റുകൊണ്ട് അവ കപ്പലിനെ പോർട്ട് സൈഡിൽ നിന്നും മധ്യത്തേക്കു മാറ്റി.. കപ്പൽ ഹോൺ മുഴക്കി അതിന്റെ യാത്ര തുടങ്ങി …. പോർട്ടിന് ഒരു വശം നിറയെ ആണവ ഐസ് ബ്രേക്കർ കപ്പലുകൾ നിരത്തി ഇട്ടിട്ടുണ്ടായിരുന്നു., പ്രവർത്തിക്കുന്നവയും., കാലാവധി കഴിഞ്ഞവയും .. മറുവശം ആയിരുന്നു കാഴ്ച…. റഷ്യയുടെ പടക്കപ്പലുകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു 40 ൽ കുറയാത്ത എണ്ണം വരും അവ.. ഒരു ആണവ അന്തർവാഹിനി കടല്പരപ്പിൽ കിടക്കുന്നതും കാണാൻ സാധിച്ചു ….. ഞങ്ങളുടെ അപ്പോഴത്തെ പൊസിഷൻ (‘Murmansk Atomflot” ) 68.97 ഡിഗ്രി നോർത്ത് ആയിരുന്നു., അവിടെ നിന്നും 90 ഡിഗ്രി നോർത്ത് എത്താൻ ഏകദേശം 2300 കിലോമീറ്റർ സഞ്ചരിക്കണം… ഞങ്ങൾക്ക് സഞ്ചരിക്കേണ്ട ദൂരം ഏകദേശം 21 ഡിഗ്രി വടക്കോട്ടു (90 – 68.97 = 21.03)., ഒരു ഡിഗ്രി എന്ന് പറയുന്നത് 60 നോട്ടിക്കൽ മൈൽ ആണ്., അപ്പോൾ അകെ സഞ്ചരിക്കേണ്ട ദൂരം = 21 x 60 = 1260 നോട്ടിക്കൽ മൈൽ., ഒരു നോട്ടിക്കൽ മൈൽ = 1.852 കിലോമീറ്റർ., അങ്ങിനെ ആകെ സഞ്ചരിക്കേണ്ട ദൂരം = 1260 x 1.852 = 2333 കിലോമീറ്റർ … കപ്പലിന്റെ കടലിലെ പരമാവധി വേഗത 19 നോട്ടിക്കൽ മൈൽ ആണ് പക്ഷെ മഞ്ഞു പാളികളുടെ കട്ടി കൂടുംതോറും വേഗത കുറക്കേണ്ടി വരും. 2 മീറ്ററിൽ കൂടിയ മഞ്ഞു പാളികളിലൂടെ പരമാവധി 7-8 നോട്ടിക്കൽ മൈൽ വേഗത മാത്രമേ കപ്പലിന് ലഭ്യമാവുകയുള്ളൂ , … അതിനാൽ നോർത്ത് പോളിൽ എത്തുന്ന സമയം കൃത്യമായി പറയാൻ സാധിക്കില്ല, 3 മുതൽ 5 വരെ ദിവസങ്ങൾ വേണ്ടി വരും എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.. കപ്പലിലെ എല്ലാ ആൾക്കാരും നിര്ബന്ധമായി പങ്കെടുക്കേണ്ട എമർജൻസി ഡ്രില്ലിന് ശേഷം കപ്പലിന്റെ ക്യാപ്റ്റന്റെ വെൽക്കം പാർട്ടിയിലേക്ക് വരാൻ ഉള്ള നിർദ്ദേശം കിട്ടി…. ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ ലീഡർ ക്യാപ്റ്റനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.. അദ്ദേഹം കപ്പലിന്റെ ചീഫ് എഞ്ചിനീയറെയും (ചീഫ് എൻജിനീയർക്കു ആണ് കപ്പലിന്റെ ആണവ റിയാക്ടറിന്റെയും എൻജിൻ ഓപ്പറേഷന്റെയും ചുമതല) മറ്റു ഓഫീസർമാരെയും പരിചയപ്പെടുത്തി.. ഷാംപെയ്ൻ പാർട്ടിയോടെ ആണ് ചടങ്ങു അവസാനിച്ചത് …. ഒരു മണിക്കൂറിനുള്ളിൽ കപ്പൽ പുറം കടലിൽ പ്രവേശിച്ചു… വളരെ വലുപ്പം കൂടിയ കപ്പൽ ആയതിനാലും കടൽ താരതമ്യേനെ ശാന്തമായതിനാലും, ചെറിയ രീതിയിൽ ഉള്ള ഇളക്കം മാത്രമേ കപ്പലിന് അനുഭവപ്പെട്ടുള്ളൂ .. ഈ കപ്പൽ സാഹസിക യാത്രക്ക് വേണ്ടിയുള്ളതല്ല ., റഷ്യൻ ഗവൺമെന്റിന്റെ വർക്കിംഗ് ഷിപ് ആണ് ഇത്., കപ്പലിലെ ഉദ്യോഗസ്ഥരുടെ കാബിനുകളിൽ മാറ്റങ്ങൾ വരുത്തിയാണ് ഞങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് (ഈ രണ്ടു മാസം കപ്പൽ ഉദ്യോഗസ്ഥർ താഴെ തട്ടിലുള്ള ജോലിക്കാരുടെ കൂടെ അവരുടെ കാബിനുകളിൽ ആണ് താമസിക്കുന്നത്)., വർക്കിംഗ് ഷിപ് ആണെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഉള്ള കപ്പൽ ആണ് ., GYM, SWIMMING POOL, BAR, LIBRARY, SALOON എന്നീ സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഓരോ ദിവസവും കപ്പൽ കടന്നുപോകുന്ന റൂട്ടും പോകുന്ന വഴിക്കു എന്തൊക്കെ കാണാൻ സാധിക്കും എന്നും., ഓരോ ദിവസത്തെയും മറ്റു പരിപാടികൾ എന്നിവ സംബന്ധിച്ച കുറിപ്പുകൾ എല്ലാ ദിവസവും വൈകുന്നേരം നമ്മുടെ ക്യാബിന്റെ ഡോർ പോക്കറ്റിൽ ഉണ്ടാവും., എല്ലാ ദിവസങ്ങളിലും കുറഞ്ഞത് മൂന്നു വിജ്ഞാനപ്രദമായ ക്ളാസുകൾ എങ്കിലും ഉണ്ടായിരിക്കും.. പിറ്റേ ദിവസം ഉച്ചയോടെ കപ്പൽ ഐസ് ഫീൽഡിലേക്കു പ്രവേശിച്ചു തുടങ്ങി.. സാധാരണ ഐസ് ക്ളാസ് കപ്പലുകളിൽ നിന്ന് വിഭിന്നമായി വേഗത ഒട്ടും കുറക്കാതെ തന്നെയാണ് മഞ്ഞു പാളികളെ കീറി മുറിച്ചുകൊണ്ട് കപ്പൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത് … രാത്രിയോ പകലോ എന്ന വ്യത്യാസം മനസ്സിലാക്കാൻ ക്ളോക്ക് നോക്കേണ്ടി വന്നു .. 24 മണിക്കൂറും ഒരേപോലെയുള്ള സൂര്യപ്രകാശം ലഭ്യമായി തുടങ്ങി … ചിലപ്പോൾ മഞ്ഞു കാരണം ഉള്ള പുകമാറ കാരണം കാഴ്ചകൾ മങ്ങും എന്നത് ഒഴിച്ചാൽ ഇരുട്ടിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു (മടക്ക യാത്രയിൽ വിമാനത്തിൽ വച്ച് മാത്രമാണ് 12 ദിവസത്തിനു ശേഷം ഇരുട്ട് കാണാൻ പറ്റിയത്)., പുറത്തെ കാലാവസ്ഥ മൈനസ് ലെവലിലേക്കു താഴ്ന്നു., സഹിക്കാൻ ആവാത്ത കാറ്റും തണുപ്പും കാരണം പുറത്തു അധികം നില്ക്കാൻ പറ്റാത്ത അവസ്ഥയായി വൈവിധ്യമാർന്ന പക്ഷികളുടെ ആവാസ സ്ഥലമാണ് ആർട്ടിക് മേഖല, യാത്രയിൽ ഉടനീളം അപൂർവമായ പക്ഷികളെ കാണാൻ പറ്റി ., കപ്പലിന് പുറകുവശത്തായി മത്സ്യത്തിനായി അവ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു .. പിറ്റേദിവസം വെളുപ്പിന് 4 മണിക്ക് ടൂർ ലീഡറിന്റെ അറിയിപ്പ് കേട്ടാണ് ഉറക്കമുണർന്നത്…. രണ്ടു ധ്രുവക്കരടികൾ കപ്പലിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്… കേട്ടപാടെ വിന്റർ ജാക്കറ്റും എടുത്തു ക്യാമറയുമായി കപ്പലിന്റെ മുൻവശത്തെ ഡെക്കിലേക്കു ഓടി … അവിടെ ചെന്നപ്പോൾ ഏകദേശം കപ്പിലുള്ള എല്ലാ ആൾക്കാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു…. കപ്പലിന് താഴെയായി മഞ്ഞു കട്ടകൾക്കു നടുവിലായി തൊട്ടടുത്ത് രണ്ടു ധ്രുവക്കരടികൾ ഞങ്ങളെ തന്നെ ശ്രദ്ധിച്ചു നടക്കുകയും ചെറുതായി മുരളുകയും ചെയ്യുന്നുണ്ടായിരുന്നു., ചെറിയ മഞ്ഞു കട്ടകൾക്കു അവയുടെ ഭാരം താങ്ങാൻ പറ്റാത്തത് കാരണം അവ ഒന്നിൽ നിന്നും മറ്റൊന്നിലേക്കു ചാടിയും വെള്ളത്തിലൂടെ നീന്തിയും ഞങ്ങൾക്ക് ചുറ്റും കറങ്ങി… ഭക്ഷണം തേടി വന്നവയായിരുന്നു അവർ … ലോകത്തിലെ മാംസഭോജിയായ ഏറ്റവും വലിയ ജീവികളാണ് ധ്രുവ കരടികൾ.. പൂർണ വളർച്ചഎത്തിയ ധ്രുവ കരടിക്കു 650 കിലോയോളം ഭാരം ഉണ്ടാകും .. ഇത്രയും ഭാരം ഉണ്ടെങ്കിലും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽവരെ ഇവക്കു നീന്താൻ കഴിയും.. ലോകത്തിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥയിൽ ജീവിക്കുന്ന ഇവക്കു കാര്യമായ ഭീഷണികൾ ഒന്നും തന്നെ ഇല്ല.. ഇവയ്ക്കുള്ള ഒരേ ഒരു ഭീഷണി മനുഷ്യൻ സൃഷ്ടിക്കുന്ന ആഗോള താപനം ആണ്., അതുമൂലം വര്ഷം തോറും മഞ്ഞു കുറഞ്ഞുവരികയും ഇവയുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാവുകയും ചെയ്യുന്നു… വേനൽക്കാലം ആകുമ്പോൾ ചുറ്റുമുള്ള മഞ്ഞു ഉരുകുകയും ജീവൻ നിര്ത്താനും ഭക്ഷണത്തിനുമായി കൂടുതൽ തണുത്തുറഞ്ഞ പ്രദേശങ്ങളിലേക്കു നീന്തി പോകേണ്ടിയും വരുന്നു… ഇത്രയും ദുഷ്കരമായ കാലാവസ്ഥയിൽ ജീവിക്കുന്നതിനാൽ അപാരമായ കഴിവുകൾ ആണ് ദൈവം ഇവക്കു നൽകിയിരിക്കുന്നത്. 30 കിലോമീറ്റർ ദൂരത്തുള്ള ജീവികളെപോലും മണത്തു കണ്ടുപിടിക്കാൻ ഇവക്കു പറ്റും., അതുപോലെ മഞ്ഞുപാളികൾക്കു അടിയിൽ കിടക്കുന്ന “സീൽ” നെ വരെ ഇവക്കു മണത്തു കണ്ടുപിടിക്കാൻ പറ്റും … മഞ്ഞുപാളികൾക്കടിയിൽ സീൽ ഉണ്ടെന്നു മനസ്സിലായാൽ ഇവ കുറച്ചു ദൂരത്തേക്ക് മാറി നിൽക്കും., സീൽ എപ്പോഴെങ്കിലും മഞ്ഞിന് മുകളിൽ വരുമ്പോൾ ആക്രമിച്ചു കീഴ്പെടുത്തും ഇതാണ് ഇവയുടെ രീതി… ചില സമയങ്ങളിൽ ഒരു ദിവസത്തിൽ കൂടുതൽ ഇങ്ങനെ ഇവ ഒരേ നിൽപ്പ് നിൽക്കാറുണ്ട് …. ഇവയുടെ പ്രധാന ഭക്ഷണം ‘കടൽ സീൽ’ ആണ്., ലഭ്യതയുടെ കുറവും, പിന്തുടർന്ന് ആക്രമിക്കാൻ ഉള്ള ബുദ്ധിമുട്ടും കാരണം., (ഇവയെ കണ്ടാൽ ഉടൻ ‘ സീൽ ‘ കടലിനടിയിലേക്കു നീന്തി രക്ഷപെടും) ആഹാരം കണ്ടുപിടിക്കുക ഇവക്കു ശ്രമകരമായ ജോലിയാണ് ദിവസേന 50 മുതൽ 100 കിലോമീറ്റര് വരെ നീന്തിയാണ് ഇവ ആഹാരം കണ്ടുപിടിക്കുന്നത് (തുടർച്ചയായി 680 കിലോമീറ്ററോളം നീന്തിയ ധ്രുവക്കരടിയുടെ പേരിലാണ് ഇവരിലെ നീന്തൽ റെക്കോർഡ്) … തണുപ്പ് ചെറുക്കുന്നതിനായി വളരെയേറെ കട്ടിയുള്ള പുറംതൊലിയാണ് ഇവക്കുള്ളത്… അന്തരീക്ഷ താപനില -45 ഡിഗ്രിയിൽപോലും ശരീര ഊഷ്മാവ് 37 ഡിഗ്രിയിൽ നിലനിർത്താൻ ഇവക്കു കഴിയും… കുറച്ചു നേരം കപ്പലിനുചുറ്റും കറങ്ങിയിട്ടു., ഒന്നും കിട്ടാത്തിൽ പ്രതിക്ഷേധിച് ഞങ്ങളെ നോക്കി ചെറിയ രീതിയിൽ അലറിയിട്ടു ഭക്ഷണം അന്വേഷിച്ചു അവർ അവരുടെ യാത്ര തുടർന്നു … ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിലേക്കും… അന്നേദിവസം തന്നെ ഉച്ചക്ക് ശേഷം വീണ്ടും ഞങ്ങൾക്ക് അറിയിപ്പ് കിട്ടി., ഇത്തവണ അമ്മയും ഒരു വയസ്സുപോലും പ്രായമാകാത്ത 2 കരടി കുഞ്ഞുങ്ങളുമായിരുന്നു ഞങ്ങൾക്ക് മുന്നിൽ.. കുറുമ്പുകാട്ടിയും തമ്മിൽ അടി കൂടിയും എന്നാൽ ‘അമ്മ നോക്കുന്ന മാത്രയിൽ തന്നെ വളരെ നല്ലകുട്ടികളായി അമ്മയുടെ അടുത്തേക്ക് ഓടി എത്തുന്ന കുഞ്ഞുങ്ങൾ , കാണേണ്ട കാഴ്ച തന്നെയാണ് …. ഏകദേശം പത്തു മിനിറ്റോളം അവയുടെ അടുത്ത് നിന്ന ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു … അന്ന് രാത്രിയോടെ കപ്പൽ കട്ടികൂടിയ മഞ്ഞുപാളികളിലേക്കു പ്രവേശിച്ചു തുടങ്ങി…നാലുവശവും തണുത്തുറഞ്ഞ വിള്ളലുകൾ ഇല്ലാത്ത കോൺക്രീറ്റ് ചെയ്തപോലെ കിടക്കുന്ന മഞ്ഞുപാളി (ഇതിനെ ARCTIC OCEAN CAP എന്നാണ് അറിയപ്പെടുന്നത് ) ഞങ്ങൾക്ക് സഞ്ചരിക്കേണ്ട ദൂരത്തിന്റെ പകുതി പോലും എത്തിയിരുന്നില്ല അപ്പോൾ., കപ്പലിന്റെ വേഗത 8 നോട്ടിക്കൽ മൈൽ നും താഴെ ആയി… മഞ്ഞുപാളികൾ നിർദാക്ഷിണ്യം കീറിമുറിച്ചും ചതച്ചരച്ചും കപ്പൽ അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടര്ന്നു കൊണ്ടിരുന്നു .. ഭീമാകാരമായ മഞ്ഞുപാളികൾ കപ്പലിന്റെ രണ്ടു വശത്തും ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു … കപ്പലിനുള്ളിൽ ഇതിന്റെ പ്രകമ്പനം വ്യക്തമായി അറിയാൻ സാധിക്കും., ചിലപ്പോൾ കപ്പൽ നന്നായി കുലുങ്ങുകയും അടി ഉലയുകയും ചെയ്തു… പിറ്റേ ദിവസം രാവിലെയും ഇതുതന്നെയായിരുന്നു അവസ്ഥ .. നാലുചുറ്റും മഞ്ഞുമാത്രം… കപ്പൽ മഞ്ഞുപാളികളിലൂടേ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചുകൊണ്ടു സമയം ചിലവഴിച്ചു., പുറത്തെ അതി കഠിനമായ തണുപ്പും കാറ്റും കാരണം അധിക നേരം നില്ക്കാൻ വയ്യാത്ത അവസ്ഥ .. ഉച്ച കഴിഞ്ഞപ്പോൾ കാറ്റു കുറഞ്ഞു .. ഹെലികോപ്റ്റർ റൈഡിങ്ങിനുള്ള അവസരം തയ്യാറാണെന്ന് അറിയിപ്പ് വന്നു .. അഞ്ചു പേരെയാണ് ഹെലികോപ്റ്ററിൽ ഉൾക്കൊള്ളാൻ പറ്റുക ., ഓരോ ഗ്രൂപ്പിനും 15 മിനിറ്റ് യാത്ര ലഭിക്കും… കപ്പൽ അതിന്റെ സഞ്ചാരം തുടർന്നുകൊണ്ട് ഇരിക്കും .. അപ്പോൾ തന്നെയാണ് ഹെലികോപ്റ്റർ TAKE OFF ചെയ്യുന്നതും LAND ചെയ്യുന്നതും .. ഞങ്ങളുടെ ഊഴമായി, പുറകിലെ സീറ്റിലാണ് ഞങ്ങൾക്ക് അവസരം കിട്ടിയത് വളരെ സിമ്പിൾ ആയി സൈക്കിൾ ഓടിക്കുന്ന ലാഘവത്തോടെ പൈലറ്റ് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തു., കപ്പലിന് ചുറ്റും ഹെലികോപ്റ്റർ 4 തവണ വട്ടമിട്ടു പറന്നു 2 തവണ അടുത്ത് കൂടെയും 2 തവണ വളരെ ദൂരത്തിലൂടെയും., കപ്പൽ മഞ്ഞുപാളികളെ കീറി മുറിച്ചുകൊണ്ട് പോകുന്ന കാഴ്ച വളരെ മനോഹരമായി കാണാൻ കഴിയും.. കിട്ടിയ സമയത്തു ചിത്രങ്ങൾ എടുത്തു … 15 മിനിറ്റ് 15 സെക്കന്റ് പോലെ കടന്നു പോയി …. ഹെലികോപ്റ്റർ തിരിച്ചു., സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ നിർദിഷ്ട സ്ഥാനത്തു യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ പെട്ടന്ന് തന്നെ ലാൻഡ് ചെയ്തു… അന്ന് ഉച്ചക്കുശേഷം കപ്പലിന്റെ CHIEF ENGINEER ഞങ്ങൾക്ക് കപ്പലിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് വളരെ വിശദമായ വിവരണവും കപ്പലിന്റെ എൻജിൻ റൂമും മറ്റു പ്രവർത്തനങ്ങളും കാണാൻ ഉള്ള അവസരവും അനുവദിച്ചു …. ലോകത്തിലെ ഏറ്റവും വലുതും ശക്തികൂടിയതുമായ ICE BREAKER കപ്പലാണ് ഇത് 2007 ൽ ആണ് ഇത് പൂർണമായി പ്രവർത്തന സജ്ജമാകുന്നത് ., രണ്ടാം ലോക മഹായുദ്ധത്തിൽ ജെർമനിയുടെ നാസി പടയെ കീഴടക്കിയതിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഓർമ്മക്കായാണ് കപ്പലിന് “50 LET POBEDDY” (“50 YEARS OF VICTORY” in ENGLISH) എന്ന പേര് നൽകിയത് .. 159 മീറ്റർ നീളവും 30 മീറ്റർ വീതിയും 45 മീറ്റർ ഉയരവും ഉള്ള കപ്പലിന്റെ ഡ്രാഫ്റ്റ് 11 മീറ്റർ ആണ് (കപ്പലിന്റെ വെള്ളത്തിന് അടിയിലേക്കുള്ള ഭാഗത്തെ അളവ്)., 54 മില്ലിമീറ്റർ കനമുള്ള സ്റ്റീൽ പാളികൾ ഉപയോഗിച്ച് ഇരട്ട ചേംബർ ആയാണ് കപ്പലിന്റെ പുറം പാളി നിർമിച്ചിരിക്കുന്നത്., ഏറ്റവും പുറമെ സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടുള്ള പുറം ചട്ടയും. മൂന്ന് ഭീമാകാരമായ പ്രൊപ്പല്ലറുകളാണ് കപ്പലിനെ മുന്നോട്ടു ചലിപ്പിക്കുന്നത് (ഇതിന്റെ 3 SPARE പ്രൊപ്പല്ലർ കപ്പലിന്റെ ഡെക്കിൽ സൂക്ഷിച്ചിരിക്കുന്നു ., അത്യാവശ്യ ഘട്ടങ്ങളിൽ കടലിൽ വച്ച് തന്നെ പ്രൊപ്പല്ലറുകൾ മാറ്റാനുള്ള സംവിധാനവും അതിനുവേണ്ട ഡൈവർ ജോലിക്കാരുമായാണ് ആയാണ് കപ്പൽ സഞ്ചരിക്കുന്നത്). 25,000 ടൺ ആണ് കപ്പലിന്റെ ഭാരം., യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന രണ്ടു ആണവ റിയാക്ടറുകളാണ് ഇതിനു കരുത്തു പകരുന്നത് .. 74,000 HORSE POWER ആണ് കപ്പലിന്റെ ശക്തി., 5 മീറ്റർ വരെ കട്ടി ഉള്ള മഞ്ഞുപാളികൾ കീറിമുറിച്ചു കൊണ്ട് യാത്ര ചെയ്യാൻ ഇതിനു കഴിയും ., ഇതിന്റെ ഐസ് ക്ളാസ് റേറ്റിംഗ് “LL-1” ആണ് (Highest Possible Rating ആണ് LL-1) ., പരമാവധി വേഗത 20 നോട്ടിക്കൽ മൈൽ., ഒരു ദിവസത്തെ പരമാവധി ഇന്ധന ഉപയോഗം 200 ഗ്രാം ആണ് അതിനാൽ ഒരിക്കൽ ഇന്ധനം നിറച്ചു കഴിഞ്ഞാൽ 5 വര്ഷം കഴിഞ്ഞു മാത്രമേ പിന്നെ ഇന്ധനത്തെ കുറിച്ച് ചിന്തിക്കേണ്ട അവസ്ഥ ഉള്ളൂ… ചോദ്യങ്ങളോട് എല്ലാം വളരെ വ്യക്തതയോടെ ഉള്ള മറുപടികൾ ഞങ്ങൾക്ക് ലഭിച്ചു … രണ്ടു റിയാക്ടറും എപ്പോഴും പ്രവർത്തന സജ്ജമായിരിക്കും പക്ഷെ പരമാവധി രണ്ടു റിയാക്ടറിന്റെയും 70% ൽ കൂടുതൽ ശക്തി ഉപയോഗിക്കേണ്ട വശ്യം കപ്പലിന് വരാറില്ല (ഞങ്ങളുടെ യാത്രയിൽ ഏറ്റവും കട്ടികൂടിയ മഞ്ഞുപാളികളിലൂടെ കടന്നു പോയപ്പോൾ പോലും ഒരു റിയാക്ടർ 60% വും മറ്റേതു 40% വും ആണ് പ്രവർത്തിച്ചിരുന്നത്)., അതുപോലെ കപ്പലിലെ TURBINES, GENERATOR, കടൽ വെള്ളം ശുദ്ധീകരിക്കുന്ന DE-SALINATOR എന്നീ യന്ത്രങ്ങളെക്കുറിച്ചും ഞങ്ങൾക്ക് വിവരണങ്ങൾ ലഭിച്ചു.. ഇവയെല്ലാം തന്നെ ഒന്നിൽ കൂടുതൽ കപ്പലിൽ ഉണ്ടായിരുന്നു (ഒരെണ്ണം പ്രവർത്തനം നിലച്ചാൽ പോലും മറ്റേതു ഉപയോഗിച്ചു കപ്പലിന് സഞ്ചരിക്കാനും സുരക്ഷിതമായി തിരിച്ചു പോർട്ടിൽ ഏതാനും സാധിക്കുന്ന വിധമാണ് കപ്പലിന്റെ നിർമാണവും പ്രവർത്തനവും).. 4 മാസം കടലിൽ കഴിയാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഈ കപ്പലിൽ ഇപ്പോഴും സജ്ജമായിരിക്കും) – ദേശീയ സുരക്ഷാ നയം കാരണം ആണവ റിയാക്ടർ ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും ഞങ്ങൾക്ക് പ്രവേശം അനുവദിക്കുകയും പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു., ഏതാണ്ട് എല്ലാ യന്ത്ര ഭാഗങ്ങളും കപ്പലിന്റെ താഴത്തെ ഡെക്കിൽ ആണ് അതായത് കടൽ നിരപ്പിനു താഴെ… യാത്രക്കിടയിൽ 3-4 തവണ ധ്രുവ കരടികൾ വീണ്ടും ദർശനവുമായി എത്തിയിട്ടുണ്ടായിരുന്നു., പിറ്റേന്ന് രാവിലെ കപ്പൽ അതിന്റെ ഏറ്റവും ദുര്ഘടമായ അവസ്ഥ നേരിട്ടു .. 2.5 മീറ്ററിൽ അധികം കട്ടിയുള്ള വലിയ മഞ്ഞുപാളികളുടെ സംഗമസ്ഥാനത്തു പലപ്പോഴും കപ്പലിന് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ വന്നു .. അപ്പോൾ കപ്പലിന് പിന്നോട്ട് എടുക്കുകയും എന്നിട്ടു കൂടുതൽ ശക്തിയോടെ വീണ്ടും മുന്നോട്ടു പോകുകയോ അല്ലെങ്കിൽ ദിശ മാറി പോകുകയോ ചെയ്യേണ്ടിവന്നു (വലിയ മഞ്ഞു പാളികൾ എതിർ ദിശയിൽ ഉള്ള ശക്തമായ കാറ്റു കാരണം തമ്മിൽ കൂട്ടിയിടിച്ചു വളരെ ശക്തിയേറിയ ഒരു JOINT ഉണ്ടാക്കുന്നു “PRESSURE RIDGES” എന്നാണ് ഇവ അറിയപ്പെടുന്നത്) – കപ്പലിലെ ചൈനക്കാർ ഒഴികെ മറ്റെല്ലാവരും ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞിരുന്നു (ചൈനക്കാർ ഇപ്പോഴും അങ്ങിനെ ആണ് അവര് അവരുടെ ആൾക്കാരുമായി മാത്രമേ കൂട്ടുകൂടുകയുള്ളൂ) ലോകത്തിലെ ഏതു സ്ഥലത്തെയും പോലെ കപ്പലിലെയും ഏറ്റവും തിരക്കേറിയ സ്ഥലം ‘BAR’ തന്നെ ആയിരുന്നു പോരാത്തതിന് എല്ലാ ദിവസവും ‘LIVE BAND’ ഉം പാട്ടും., ഞാൻ ഡീസന്റ് ആയതു കാരണം, എല്ലാ ദിവസവും ബാർ അടക്കുന്നത് വരെ അവിടെ ചിലവഴിക്കാൻ പോയില്ല ….. അന്ന് രാത്രി അറിയിപ്പ് വന്നു “89 ഡിഗ്രി നോർത്ത്” പിന്നിട്ടു കഴിഞ്ഞു ഇനി വെറും “ഒരു ഡിഗ്രി” മാത്രം അതായതു 60 നോട്ടിക്കൽ മൈൽ., കപ്പലിന്റെ അപ്പോഴത്തെ വേഗത 6 -8 നോട്ടിക്കൽ മൈൽ., കാറ്റിന്റെ ദിശ മഞ്ഞുപാളികളുടെ കട്ടി ഇവക്കനുസരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും 90 ഡിഗ്രി നോർത്ത് എന്ന പോയിന്റിലേക്കു എത്താം… പക്ഷെ അത് അത്ര എളുപ്പം അല്ലെന്നും ഇതിനു മുൻപ് പല തവണ കപ്പലിന് പൂർണമായും 90’00’000 N എന്ന പോയിന്റിൽ എത്തി ചേരാൻ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കി. കപ്പലിൽ സ്ഥാപിച്ചിരിക്കുന്ന GPS സംവിധാനം MILITARY GRADE ആണ്., സൂക്ഷ്മത ഏറ്റവും കൂടിയ നാവിഗേഷൻ ഉപകരണങ്ങൾ ആണ് ഇവ., അമേരിക്കൻ സിസ്റ്റമായ GPS, റഷ്യൻ സിസ്റ്റം ആയ GLONASS എന്നിവയാണ് കപ്പലിൽ ഉള്ളത്.. 90’00’000 എന്ന പോയിന്റിനെ വിസ്തൃതി പരമാവധി 1 മുതൽ 2 സെന്റിമീറ്റർ വരെയേ ഉള്ളൂ ., കപ്പലിന്റെ GPS പോയിന്റ് സെറ്റ് ചെയ്തിരിക്കുന്നത് കപ്പലിന്റെ “BOW HEAD” ൽ ആണ് (കപ്പലിന്റെ മുന്നിലെ ഫ്ലാഗ് സ്ഥിതി ചെയ്യുന്ന സ്ഥലം) – നമ്മൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ കാറ്റിന് അനുസരിച്ചു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു ., കപ്പൽ മഞ്ഞുപാളികളെ കീറിമുറിച്ചു അതിനു നടുവിലൂടെയും … 90’00’000′ N എന്ന പോയിന്റിൽ എത്താൻ വേണ്ട കണക്കുകൂട്ടലും കപ്പലിന്റെ നിയന്ത്രവും എല്ലാം ‘MANUAL’ ആയാണ് ചെയ്യുന്നത്., കാറ്റിന്റെ വേഗതയിലോ, മഞ്ഞുപാളികളുടെ സഞ്ചാരത്തിലെയോ ഏറ്റക്കുറച്ചിലുകൾ കൂടിയാൽ കപ്പലിന്റെ ‘BOW HEAD’ നു 90’00’000′ എന്ന പോയിന്റ് നഷ്ടമാകുകയും., ഒരു തവണ പോയിന്റ് നഷ്ടമായാൽ പിന്നെ വീണ്ടും പുറകിലേക്ക് സഞ്ചരിച്ചു കണക്കുകൂട്ടലുകൾ വീണ്ടും നടത്തി പിന്നെയും ശ്രമിക്കേണ്ടിയും വരും… ജൂൺ 20 നു രാവിലെ ആയപ്പോൾ ഇനിയും ഒരുപാടു ദൂരം പോകാൻ ഉണ്ടെന്നും ശക്തമായ കാറ്റും 3 മീറ്റർ കട്ടിയുള്ള മഞ്ഞു പാളികളും കാരണം കപ്പലിന് വേഗത കുറക്കേണ്ടി വന്നു എന്നും അറിഞ്ഞു .. ഉച്ചയാകാറായപ്പോൾ അടുത്ത 30 മിനുട്ടിനുള്ളിൽ നമ്മൾ എത്തിച്ചേരും എന്ന അറിയിപ്പ് കിട്ടി.. ഞങ്ങൾ കപ്പലിന്റെ ഡെക്കിലേക്കു നടന്നു., എന്റെ മൊബൈൽ ഓൺ ചെയ്തു അതിലെ GPS ആപ്പ്ളിക്കേഷനിൽ COORDINATES ചെക്കു ചെയ്തുകൊണ്ടിരുന്നു (ഇനി ഇവന്മാർ നമ്മളെ പറ്റിക്കുക ആണോ എന്ന് അറിയണമല്ലോ !!) ., ഞാൻ മാത്രമല്ല കുറെ യാത്രക്കാർ പല തരത്തിലുള്ള GPS ഉപകരണങ്ങൾ വച്ച് COORDINATES ചെക്ക് ചെയ്യുന്നുണ്ടായിരുന്നു ,,, ഇനി 50 മീറ്റർ … കപ്പലിൽ നിന്നും അറിയിപ്പ് വന്നു., കപ്പലിന്റെ ഡെക്കിൽ ചൈനക്കാർ അവരുടെ കൊടിയും തോരണങ്ങളും ആയി അലമ്പു തുടങ്ങി — കുറച്ചു നിമിഷങ്ങൾക്ക് ശേഷം കപ്പൽ സൈറൺ മുഴക്കി .. 90’00’000′ NORTH എന്ന മാജിക് പോയിന്റിൽ കപ്പൽ എത്തി ചേർന്നതായി അറിയിപ്പും ലഭിച്ചു… ഞാൻ നിന്ന പൊസിഷനിൽ എന്റെ മൊബൈൽ 89′ 99′ 9925 എന്ന റീഡിങ് വരെ എത്തി. (90′ NORTH നു ഒരു മീറ്റർ ദൂരെ ) ചൈനക്കാരുടെ തള്ളിക്കയറ്റം കാരണം എനിക്ക് BOW POINT ൽ എത്താൻ കഴിഞ്ഞിരുന്നില്ല., BOW POINT ൽ നിന്ന ഏതാണ്ട് എല്ലാര്ക്കും 90′ N എന്ന റീഡിങ്സ് അവരുടെ ഉപകരണങ്ങളിൽ ലഭിച്ചു….. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡെക്കിന്റെ ഇടതുഭാഗത്തായി എനിക്കും 90′ N ലഭിച്ചു. കപ്പലിന്റെ BOW DECK ൽ ഷാംപൈൻ പാർട്ടിയും ആഘോഷങ്ങളും തുടങ്ങി ….- ക്യാപ്റ്റൻ കപ്പൽ കുറച്ചു സൈഡിലേക്ക് മാറ്റി നിർത്തി .. ചുറ്റുമുള്ള മഞ്ഞുപാളികൾ നമുക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റുന്നവ ആണെന്ന് ഉറപ്പിക്കാനായി ആദ്യം കപ്പലിലെ ജീവനക്കാർ കപ്പലിന് മുകളിൽ നിന്നും., പിന്നെ ഹെലികോപ്റ്റർ ഉപയോഗിച്ചും താഴെ ഇറങ്ങിയും പരിശോധിച്ചു., അവസാനമായി 7 ടൺ വീതം ഭാരം ഭാരം ഉള്ള കപ്പലിന്റെ 2 നങ്കൂരങ്ങൾ താഴേക്കിട്ടു .. അവ രണ്ടും മഞ്ഞുപാളികളിൽ കുറച്ചു തുളഞ്ഞു കയറി നിന്നു …. (ഇതിൽ നിന്നും മഞ്ഞു പാളികൾ ശക്തവും സുരക്ഷിതവും ആണെന്ന് മനസ്സിലായി) – കപ്പൽ ജീവനക്കാർ താഴെ ഇറങ്ങി തുടങ്ങി, ആദ്യമേ തന്നെ “RUSSIAN POLAR GUARDS” താഴെ ഇറങ്ങി വളരെ വിസ്തൃതമായ പ്രദേശത്തിന്റെ 4 മേഖലകളിലായി നിൽപ്പുറപ്പിച്ചു ., ഓരോരുത്തരും പല റേഞ്ചിൽ ഉള്ള 3 തോക്കുകൾ വീതം കൂടെ കരുതിയിരുന്നു. ധ്രുവ കരടികൾ പ്രത്യക്ഷപ്പെട്ടാൽ അവയെ നേരിടുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇവരുടെ ജോലി . മറ്റുള്ള കപ്പൽ ജോലിക്കാർ താഴെ ‘BARBECUE” ചെയ്യാനുള്ള സംവിധാനങ്ങളും കപ്പലിന് പുറകിൽ മഞ്ഞുമാറി വെള്ളം ഉള്ള സ്ഥലത്തു ‘നീന്തൽ” സൗകര്യങ്ങളും ഒരുക്കാനുള്ള ജോലികൾ ആരംഭിച്ചു.. ഒരു മണിക്കൂറിനു ശേഷം ഞങ്ങൾക്ക് താഴെ എത്താനുള്ള അനുമതി ലഭിച്ചു… ആദ്യമേ തന്നെ ക്യാപ്റ്റൻ ഞങ്ങളോട് “NORTH POLE” ഫലകത്തിനു ചുറ്റും വൃത്താകൃതിയിൽ കൈകൾ കോർത്തിണക്കി നിൽക്കാനും ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കുവാനും അഭ്യർത്ഥിക്കുകയും അദ്ദേഹവും പങ്കു ചേരുകയും ചെയ്തു., അതിനു ശേഷം “NORTH POLE” ഫലകത്തിനു ചുറ്റും വൃത്താകൃതിയിൽ ഞങ്ങൾ ഒരു വലം വച്ചു “ലോകം മൊത്തം ചുറ്റി കറങ്ങാൻ ഉള്ള ഏറ്റവും കുറഞ്ഞ ദൂരവും ഏറ്റവും എളുപ്പ വഴിയും ആണ് ഇത്” – (മാഗല്ലൻ ഒക്കെ വെറുതെ സമയം കളഞ്ഞു !!!). സാഹസികത താല്പര്യമുള്ളവർ കപ്പലിന്റെ പിന്നിലേക്ക് വരാൻ ഉള്ള അറിയിപ്പ് വന്നു “POLAR PLUNGE” മൈനസ് 3 ഡിഗ്രി വെള്ളത്തിലേക്ക് നീന്താൻ ഉള്ള അവസരം… അകെ 120 പേരുള്ളതിൽ 23 പേര് തയ്യാറായി.. ഞാൻ ആയിരുന്നു മൂന്നാമൻ ഡ്രസ്സ് മാറ്റിയപ്പോഴേ ശക്തമായ കാറ്റു കാരണം തണുത്തു വിറങ്ങലിച്ചു … ചാടിയിട്ടു വരുന്നവർക്ക് കൊടുക്കാൻ വച്ചിരിക്കുന്ന റഷ്യൻ വോഡ്ക ചോദിച്ചപ്പോൾ “ചാടിയിട്ടു വരാൻ ” പറഞ്ഞു … കപ്പൽ ജീവനക്കാർ ആദ്യം SAFETY BELT അരയിൽ ഘടിപ്പിച്ചു … മഞ്ഞുപാളിയിൽ നിന്നും വെള്ളത്തിലേക്ക് നേരെ ഡൈവ് ചെയ്തു…. കപ്പലിന് നടുവിലായി ആണ് വെള്ളത്തിൽ പൊന്തിയത് … താഴെ 4200 മീറ്റർ താഴ്ച ഉള്ള ആർട്ടിക് സമുദ്രം ., പക്ഷെ ചവാൻ അത്രയും താഴെ ഒന്നും പോണ്ട ഒരു 2 മിനിറ്റ് ആ തണുത്ത വെള്ളത്തിൽ നിന്നാൽ മതിയെന്ന് പെട്ടന്ന് മനസ്സിലായി… തിരിച്ചു നീന്തി തുടങ്ങി., പണി പാളി …. തണുത്ത വെള്ളം കാരണം കണ്ണ് കാണാൻ വയ്യ, ഉദ്ദേശം വച്ച് നീന്തി എത്തിയത് ഞങ്ങളുടെ ഫോട്ടോ എടുക്കുക ആയിരുന്ന കപ്പലിലെ ഫോട്ടോ ഗ്രാഫറുടെ അടുത്തേക്കായിരുന്നു… അവിടെ നിന്നും വീണ്ടും നീന്തി മുകളിൽ കയറി .. ബെൽറ്റ് കെട്ടി തന്ന കപ്പൽ ജീവനക്കാരൻ എന്നെ പിടിച്ചു കയറ്റി ‘WELL DONE” പറഞ്ഞപ്പോഴാണ് ചത്തില്ല ഭൂമിയിൽ തന്നെ ആണെന്ന് മനസ്സിലായത് … ഒന്നിന് പകരം രണ്ടു വോഡ്ക ഡ്രൈ അടിച്ചു (തീ കലക്കി തന്നാലും കുടിക്കും അതായിരുന്നു അവസ്ഥ).. ഷൂവും കാലിൽ ഇട്ടു ജാക്കറ്റും മൂടി നേരെ കപ്പലിലേക്ക് ഓടി….. (23 പേരുള്ളതിൽ ഞങ്ങൾ 3 പേര് മാത്രമേ നീന്തിയുള്ളൂ ബാക്കി എല്ലാപേരും വെള്ളത്തിലേക്ക് വെറുതെ ചാടുകയും തിരിച്ചു കയറുകയും ആയിരുന്നു). താഴെ എല്ലാരും NORTH POLE നു ചുറ്റും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു, ചൈനക്കാർ അവരുടെ ഫ്ലാഗും ആഘോഷങ്ങളും ആയി ശല്യമായി തുടങ്ങി., (രണ്ടു മലയാളികൾ കൂടെ ഉണ്ടായിരുന്നേൽ നമ്മൾ ഇതിനു അപ്പുറം കാണിച്ചേനെ എന്ന് ഓർത്തു സമാധാനിച്ചു) . അവസാനം നമ്മുടെ അഹങ്കാരമായ ത്രിവർണ്ണ പതാക ചേർത്തുപിടിച്ചു ഭൂമിയുടെ ഏറ്റവും മുകളിൽ നിന്നു…… “ലോകം ഞങ്ങളുടെ കാൽകീഴിൽ” …….. നിൽക്കുന്നത് 4200 മീറ്ററിലധികം താഴ്ച്ചയുള്ള ആർട്ടിക് സമുദ്രത്തിനു മുകളിൽ ….. എങ്ങോട്ടു നോക്കിയാലും അത് തെക്കു ദിശയിലേക്കു മാത്രം … മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും… മകൾ കൂടെയില്ല എന്നുള്ള വിഷമവും ….. ഇനി ഒരിക്കൽ കൂടി ഇങ്ങോട്ടു ഒരു വരവ് ഉണ്ടാകാത്തതിനാൽ ., ഭൂമിക്കു ചുറ്റും ഒന്നുകൂടി കറങ്ങി… (ഭൂമിയെ 2 തവണ ചുറ്റിവന്നവനാണ് ഈ ഞാൻ, എന്ന് പറയാമല്ലോ …)., കപ്പലിന് താഴെ ഡിന്നർ റെഡി ആയി… മഞ്ഞുപാളികൾക്ക് മുകളിൽ സ്ഥാപിച്ച തന്തൂരി അടുപ്പിൽ പാചകം ചെയ്ത പല വിധത്തിലുള്ള വിഭവങ്ങൾ റഷ്യൻ പാട്ടിന്റെ അകമ്പടിയോടെ ഡാൻസും പാട്ടുമായി യാത്രക്കാർ ആസ്വദിച്ചു … ആദ്യമായി ഒരു മനുഷ്യൻ 90′ NORTH എന്ന പോയിന്റിൽഎത്തുന്നത്, 1908 ഏപ്രിലിൽ ഫ്രഡറിക് കുക്ക് , 1909 ഏപ്രിലിൽ റോബർട്ട് പിയറി എന്നിവരിൽ ഒരാളാണ് (തർക്കങ്ങൾ ഇപ്പോഴും നില നിൽക്കുന്നു) ., 1971 ൽ ആണ് ആദ്യമായി ഒരു കപ്പൽ നോർത്ത് പോളിൽ എത്തുന്നത്, പഴയ സോവിയറ്റ് യൂണിയന്റെ ആണവ ഐസ് ബ്രേക്കർ കപ്പലായ “ARCTIKA” ആയിരുന്നു അത്., 20 ജൂൺ 2017 ൽ നോർത്ത് പോളിൽ എത്തിയ ഞങ്ങളുടെ യാത്ര 128 മതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്., ഇതുവരെ ഇവിടെ എത്തിയ ആളുകളുടെ എണ്ണം 11,000 ൽ അധികം വരും. ഇതൊക്കെ വായിക്കുമ്പോൾ ഈ കപ്പലും യാത്രയും ഒക്കെ എന്തോ വല്യ സംഭവം ആണെന്ന് നിങ്ങള്ക്ക് തോന്നാം, എന്നാൽ ജപ്പാൻകാരനായ “ഷിൻജി കസമ ” 1987 ൽ NORTH POLE ലും 1992 ൽ SOUTH POLE ലും മോട്ടോർ സൈക്കിളിൽ എത്തിയിട്ടുണ്ട് .. പിന്നെ MOUNT FUJI, ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതമായ KILIMANJARO, നമ്മുടെ EVEREST ഇവിടെയെല്ലാം കക്ഷി നേരത്തെ തന്നെ മോട്ടോർ സൈക്കിളിൽ പോയിട്ടുണ്ട് ….. (കൊല്ലത്തുനിന്നും കോട്ടയം വരെ ബൈക്കിൽ പോയിട്ട് FACEBOOK ൽ പോസ്റ്റ് ഇട്ടു തള്ളുന്ന ചേട്ടന്മാർക്കു സമർപ്പിക്കുന്നു). ഇന്ത്യക്കാരായ 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടുപേർ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു .. ഒഡിഷയിൽ നിന്നും ഡൽഹിയിൽ നിന്നും ഉള്ളവരായിരുന്നു അവർ., രണ്ടു പേരും ലോകം മൊത്തം കറങ്ങിയിട്ടുള്ളവരായിരുന്നു… അതിൽ ഒരാൾ യോഗ മാസ്റ്റർ ആയിരുന്നു., യാത്ര മദ്ധ്യേ കപ്പലിൽ വച്ച് നോർത്ത് പോളിൽ വച്ച് യോഗ ചെയ്യാൻ താല്പര്യം ഉള്ളവരെ തിരക്കുന്നുണ്ടായിരുന്നു., രണ്ടു തായ്വാൻകാരും രണ്ടു ജപ്പാൻ കാരും സമ്മതം അറിയിച്ചു.. പക്ഷെ “POLAR PLUNGE” ൽ കടലിൽ ചാടിയ മാസ്റ്ററെ പിന്നെ പിറ്റേദിവസം രാവിലെ ഭക്ഷണം കഴിക്കാൻ നേരമാണ് കണ്ടു കിട്ടിയത്…. വെള്ളത്തിൽ ചാടിയത് മാത്രമേ മാസ്റ്റർക്ക് ഓര്മയുള്ളൂ… എന്നാൽ ഒഡിഷക്കാരൻ നേരെ തിരിച്ചായിരുന്നു ., മൈനസ് 2 ഡിഗ്രി തണുപ്പിലും കാറ്റിലും കപ്പലിന് മുകളിലത്തെ തുറന്ന ഡെക്കിൽ വച്ച് നടന്ന ഡിന്നർ പാർട്ടിക്ക് ‘SHORTS’ ഉം ചെരുപ്പും ഇട്ടു വന്ന അയാൾ എല്ലാർക്കും അദ്ഭുതമായിരുന്നു … (ഫോട്ടോ ഞാൻ കൊടുത്തിട്ടുണ്ട്) രാത്രി 9 മണിയായപ്പോൾ ടൂർ ലീഡറിന്റെ അനൗൺസ്മെന്റ് വന്നു., ഒരു മണിക്കൂറിനു ശേഷം കപ്പൽ അതിന്റെ തിരിച്ചുള്ള യാത്ര ആരംഭിക്കും .. അതുകൊണ്ടു 45 മിനിറ്റ് കഴിയുമ്പോൾ എല്ലാരും തിരികെ കപ്പലിൽ എത്തണം എന്നായിരുന്നു അറിയിപ്പ് …. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഏതാണ്ട് എല്ലാരും അപ്പോൾ തന്നെ മടങ്ങി കപ്പലിൽ എത്തിയിരുന്നു…. രാത്രി 10 മണിക്ക് അതിന്റെ തിരികെയുള്ള യാത്ര ആരംഭിക്കാൻ പോകുന്നതായി അറിയിപ്പ് കിട്ടി., അതോടൊപ്പം ഞങ്ങളെ അമ്പരപെടുത്തിയ മറ്റൊരു വിവരവും.. കപ്പലിന്റെ ഇപ്പോഴത്തെ പൊസിഷൻ 89′ 89′ N., അതായതു ഞങ്ങൾ കപ്പൽ നിർത്തിയ പൊസിഷനിൽ നിന്നും 3.4 കിലോമീറ്റര് തെക്കോട്ടു മാറിയാണ് കപ്പലിന്റെ ഇപ്പോഴത്തെ പൊസിഷൻ., കഠിനമായ തണുപ്പ് കാരണം I PHONE ന്റെ ബാറ്ററി താഴെ വച്ച് മരിച്ചതിനാൽ., കപ്പലിന്റെ GPS റീഡിങ് നോക്കാൻ മുകളിലേക്ക് ഓടി., അവിടെ പോകേണ്ടി വന്നില്ല പുറത്തു ഒരുപാടു ആൾക്കാർ GPS മെഷീനുമായി ഉണ്ടായിരുന്നു…. ക്യാപ്റ്റൻ വിശദീകരണം തന്നു… ആര്ട്ടിക്കിലെ മഞ്ഞുപാളികളുടെ (MOVEMENT/DRIFTING) സഞ്ചാരം കാരണം ആണ് ഇത് സംഭവിച്ചത്… 25,000 ടൺ ഭാരമുള്ള കപ്പലിനെ മഞ്ഞുപാളികൾ തള്ളിക്കൊണ്ട് 3.5 കിലോമീറ്റർ ദൂരേക്ക് കൊണ്ടുപോയി …. വിശ്വസിക്കാൻ പറ്റാത്ത അനുഭവം ആയി പോയി… കപ്പൽ വന്ന വഴിയേ പിറകോട്ടുപോയി.. വേഗതയിൽ സഞ്ചരിക്കാൻ മഞ്ഞുകട്ടകൾ പൊട്ടിച്ചിട്ട വന്നവഴി തന്നെ കപ്പൽ തിരഞ്ഞെടുത്തു… എന്നാൽ ICE DRIFTING കാരണം പലയിടങ്ങളിലും ദിശ മാറ്റേണ്ടി വന്നു.. പിറ്റേദിവസം ഉച്ചയോടെ വീണ്ടും ധ്രുവ കരടിയുടെ അറിയിപ്പ് കിട്ടി .. ഇത്തവണ അമ്മയും വെറും 4 മാസം പ്രായമായ 2 കുഞ്ഞുങ്ങളും ആയിരുന്നു… കുഞ്ഞുങ്ങൾ രണ്ടുപേരും സുഖമായി അമ്മയുടെ അടുത്ത് കിടന്നു ഉറങ്ങുന്നു ‘അമ്മ ദൂരെ മാറി മഞ്ഞുകട്ടയുടെ അടിയിൽ ഉള്ള ‘സീൽ” മുകളിലേക്ക് വരാൻ അക്ഷമയോടെ കാത്തു നിൽക്കുന്നു …. ഞങ്ങളെ കണ്ടപ്പോൾ അതിനു യാതൊരു ഭാവഭേദം ഇല്ല അക്ഷമയായി “BREATHING HOLE” (കടലിനു അടിയിലുള്ള സീൽ മഞ്ജു കട്ടകൾ തുറന്നാണ് മുകളിൽ ശ്വസിക്കാൻ വരുന്നത്., ഈ സുഷിരങ്ങളാണ് “BREATHING HOLE” ) നു കുറച്ചു മാറിയാണ് അതിന്റെ നിൽപ്പ്., കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത് നിന്ന് കാണാനും കപ്പൽ കുറച്ചു കൂടി മുന്നോട്ടു എടുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടു., എന്നാൽ ക്യാപ്റ്റൻ സ്നേഹപൂർവ്വം അത് നിരാകരിച്ചു., കാരണം “ഇത് ധ്രുവ കരടിയുടെ ആവാസ സ്ഥലം ആണ്., നമ്മൾ ആണ് അവിടെ വലിഞ്ഞു കേറി ചെന്നത്., നമ്മൾ ഒരിക്കലും ഒരു പരിധിക്കു അപ്പുറം മറ്റുള്ള ജീവികളുടെ അടുത്തേക്ക് പോകുവാൻ പാടില്ല., തന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വേണ്ടി ആഹാരത്തിനായി ചിലപ്പോൾ ഒരു ദിവസമായി അത് ആ സീലിനുവേണ്ടി കാത്തു നിൽക്കുക ആകും., കപ്പൽ മുന്നോട്ടു എടുക്കുമ്പോൾ മഞ്ഞു പാളികൾ പൊളിയുകയും അത്കാരണം അവക്ക് ചിലപ്പോൾ തന്റെ ഇരയെ നഷ്ടപ്പെടുകയോ മഞ്ഞുകട്ടകളുടെ അഭാവം കാരണം അവിടെ നിന്നും പോകേണ്ടി വരികയോ ചെയ്യേണ്ടി വരും.. ക്യാപ്റ്റൻ പറഞ്ഞ കാര്യങ്ങൾ വളരെ പ്രാധാന്യമുള്ളതായി തോന്നി…. ഈ യാത്രയിൽ ഉടനീളം 15 ൽ അധികം ധ്രുവ കരടികളെ കാണാൻ കഴിഞ്ഞു ….. കപ്പൽ മുന്നോട്ടുള്ള യാത്ര തുടർന്ന്… റഷ്യയുടെ കാലാവസ്ഥ പര്യവേഷണ ദ്വീപാണ് അടുത്ത ലക്ഷ്യം …. യാത്ര മദ്ധ്യേ വളരെ വലിയ മഞ്ഞുകട്ടകളാൽ ചുറ്റപ്പെട്ട ദ്വീപിനു മുന്നിലേക്ക് കപ്പൽ അടുപ്പിച്ചു… മഞ്ഞു കട്ടകൾക്കു കപ്പലിനെക്കാളും 5 ഇരട്ടി എങ്കിലും ഉയരം വരും., മഞ്ഞുകട്ടകൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ക്യാപ്റ്റൻ കപ്പൽ അടുപ്പിച്ചു അതിനുശേഷം ആ ദ്വീപു മുഴുവൻ ഹെലികോപ്റ്ററിലൂടെ സഞ്ചരിച്ചു കാണാൻ ഉള്ള അവസരം ഞങ്ങൾക്കു ലഭിച്ചു….. പിറ്റേദിവസം വൈകുന്നേരം ഞങ്ങൾ റഷ്യയുടെ കാലാവസ്ഥ പര്യവേഷണ ദ്വീപിൽ എത്തി., ZODIAC എന്ന് വിളിപ്പേരുള്ള റബ്ബർ ബോട്ടുകൾ ഉപയോഗിച്ച് ഞങ്ങൾ തീരത്തു തീരത്തു എത്തുകയും ദ്വീപിൽ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു… വളരെ അപൂർവമായി മാത്രം കാണുന്ന ‘ARCTIC FOX’ നെ ഇവിടെ കാണാൻ കഴിഞ്ഞു., ഭക്ഷണം ലഭിക്കാത്തതിനാൽ എല്ലും തോലും ആയി കഴിഞ്ഞിരുന്ന ആ പാവം ഞങ്ങളെ കണ്ട മാത്രയിൽ തന്നെ ദൂരേക്ക് ഓടി മറഞ്ഞു . തിമിംഗലങ്ങളെയും., രണ്ടു തരം കടൽ സീലുകളെയും ഇവിടെ ഞങ്ങൾക്ക് കാണാൻ പറ്റി. രാത്രിയോടെ അവിടെ നിന്നും തിരിച്ചു ഞങ്ങൾ ‘MURMANSK’ ലക്ഷ്യമാക്കി യാത്ര തുടങ്ങി., രാത്രി പ്രത്യേക റഷ്യൻ ഡിന്നറും കല പരിപാടികളും ഉണ്ടായിരുന്നു., പിറ്റേദിവസം ക്യാപ്ടനെ നേരിട്ട് സന്ദർശിക്കാനും സംസാരിക്കാനും ഉള്ള അവസരം ലഭിച്ചു., ക്യാപ്റ്റൻ ‘DIMITRI LUBASOV’ വളരെ സൗമ്യനും മിതഭാഷിയും ആയ വ്യക്തി., അദ്ദേഹം തന്റെ ജോലി തുടങ്ങുന്നത് തന്നെ ആണവ ഐസ് ബ്രേക്കർ കപ്പലിൽ ആണ്., ഇപ്പോൾ 30 വര്ഷം സർവീസ് പൂർത്തിയാക്കി., റഷ്യിലെ സുപ്രധാനമായ വലിയ ഒരു സ്ഥാനമാണ് ഈ കപ്പലിന്റെ ക്യാപ്റ്റൻ എന്ന പദവി., ഈ കപ്പലിന്റെ ആദ്യത്തെ നോർത്ത് പോളിലേക്കുള്ള സർവീസ് ആരംഭിച്ചത് ഇദ്ദേഹം ആയിരുന്നു… റഷ്യ ഇതിന്റെ ഇരട്ടി ശക്തി ഉള്ള മൂന്നു ഐസ് ബ്രേക്കറിന്റെ പണിപ്പുരയിൽ ആണെന്നും അതിലെ ആദ്യത്തേത് കഴിഞ്ഞ വര്ഷം ജൂണിൽ ലോഞ്ച് ചെയ്യുകയും 2019 ജൂണിൽ അത് യാത്രക്ക് സജ്ജമാകും എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു ., അതോടൊപ്പം തന്നെ ആ കപ്പലിന്റെ ഒരു ചിത്രവും ഞങ്ങൾക്ക് കാണിച്ചു തന്നു., അദ്ദേഹത്തോടൊപ്പം ചായ കുടിച്ചു ഞങ്ങൾ പിരിഞ്ഞു….. പിറ്റേന്ന് രാവിലെ ഞങ്ങൾ MURMANSK പോർട്ടിൽ എത്തി., ഇങ്ങോട്ടു വന്നതിൽ നിന്നും വിഭിന്നമായി ഞങ്ങൾക്ക് പോകാനുള്ള ബസ്സുകൾ കപ്പലിന്റെ പുറം വാതിലിനു തൊട്ടു അടുത്ത് വന്നു നിന്ന്., കപ്പലിൽ നിന്ന് നേരെ ബസ്സിലേക്ക്., ബസ്സ് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ബസ്സിന് അകത്തു കയറി എല്ലാരേയും എന്നി നോക്കി പുറത്തുപോയി., ബസ്സ് നേരെ ‘MURMANSK’ AIRPORT ലേക്ക് അവിടെ നിന്നും ഞങ്ങൾ നേരെ മോസ്കോയില്ലേക് പോയി., അവിടെ രണ്ടു പകലും ഒരു രാത്രിയും തങ്ങി., ക്രെംലിനും റെഡ് സ്ക്വയറും ഒക്കെ സന്ദർശിച്ചു പിറ്റേ ദിവസം രാത്രിയോടെ ഞങ്ങൾ ദുബായിലേക്ക് യാത്ര തിരിച്ചു…. Operator Details : https://poseidonexpeditions.com/northpole/ Share tweet Related Articles നാട്ടിൻപുറത്തു ജനിച്ചു വളർന്നവരുടെ ഒരു പെൺയാത്ര May 28, 2021 മഞ്ജു വാര്യരുടെ നാട്ടിലേക്ക് ഒരു അപ്രതീക്ഷിത യാത്ര പോയപ്പോൾ March 23, 2021 ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms? March 3, 2021 ‘ട്രാൻക്യുബർ’ – അധികമാരും അറിയാത്ത ഒരു തമിഴ്‌നാടൻ പ്രദേശം February 17, 2021 ആലപ്പുഴയിലെ കാണാകാഴ്ചകൾ തേടി ഒരു യാത്ര February 16, 2021 മഞ്ഞും തണുപ്പും ആസ്വദിച്ച് താമസിക്കുവാൻ നന്ദി ഹിൽസിലേക്ക് February 9, 2021 Check Also ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …
തൻറെ പരസ്യജീവിതകാലത്ത് അനേകം രോഗികളെ അവൻ (ഈശോമിശിഹാ) തൈലംപൂശി സുഖപ്പെടുത്തി (മർക്കോ 6.13) എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ ശൈലി ആദിമസഭയും പിന്തുടർന്നു. യാക്കോബ്ശ്ലീഹായുടെ ലേഖനത്തിൽ (5.13-16) രോഗികളെ തൈലാഭിഷേകം ചെയ്ത് പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രോഗീലേപനം എന്ന കൂദാശയുടെ അടിസ്ഥാനം വിശുദ്ധഗ്രന്ഥത്തിലെ ഈ ഭാഗങ്ങളാണ്. ആശീർവ്വദിക്കപ്പെട്ട തൈലംകൊണ്ട് രോഗികൾക്ക് ലേപനം നല്കുന്ന പതിവ് പാശ്ചാത്യ പൗരസ്ത്യ ആരാധനാക്രമപാരമ്പര്യങ്ങളിലുണ്ടായിരുന്നു. മർക്കോസിൻറെ സുവിശേഷത്തിൽ നിന്നും യാക്കോബിൻറെ ലേഖനത്തിൽ നിന്നും രോഗാവസ്ഥയിലുള്ള ഏതൊരു വ്യക്തിക്കും രോഗീലേപനം സ്വീകരിക്കാൻ കഴിയുമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ കാലക്രമത്തിൽ ഒരു മനുഷ്യൻ തൻറെ മരണമുഹൂർത്തത്തിൽ മാത്രം സ്വീകരിക്കേണ്ട കൂദാശയാണ് രോഗീലേപനം എന്ന ധാരണ സഭയിൽ ശക്തിപ്പെട്ടു. അങ്ങനെ ഈ കൂദാശയ്ക്ക് അന്ത്യകൂദാശ, ഒടുവിലത്തെ ഒപ്രുശുമ എന്നീ പേരുകളുണ്ടായി. എന്നാൽ ഈ ധാരണ പ്രബലമായി നിലനിൽക്കെത്തന്നെ രോഗീലേപനത്തിൻറെ പ്രാർത്ഥനയിൽ രോഗിയുടെ നിത്യരക്ഷയ്ക്ക് ഉപകാരപ്പെടുമെങ്കിൽ അയാളുടെ ആരോഗ്യം വീണ്ടെടുക്കണമെയെന്നും അപേക്ഷിക്കുന്ന ഭാഗമുണ്ട്.[1] പുണ്യവാന്മാരുടെ ഐക്യത്തിൽ രോഗിയുടെ ആശ്വാസത്തിനായി ഈ കൂദാശ പരികർമ്മം ചെയ്യുന്നു. രോഗിയാകട്ടെ, തൻറെ അനാരോഗ്യത്തെയും അതിൻറെ സഹനങ്ങളെയും സഭയുടെ വിശുദ്ധീകരണത്തിനായും എല്ലാ മനുഷ്യരുടെയും നന്മയ്ക്കായും ഈ കൂദാശയിലൂടെ പ്രത്യേക സമർപ്പണം നടത്തുന്നു.[2] ഉള്ളടക്കം 1 “അന്ത്യകൂദാശ” 2 കൂദാശയുടെ പരികർമ്മക്രമം 3 അടച്ചുപ്രൂശ്മ 4 കൂടുതൽ വായനയ്ക്ക് “അന്ത്യകൂദാശ”തിരുത്തുക ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതൻ നല്കുന്ന അവസാനശുശ്രൂഷ എന്ന നിലയിൽ രോഗീലേപനം അന്ത്യകൂദാശ എന്ന പേരിൽ പുരാതനകാലം മുതലെ അറിയപ്പെട്ടിരുന്നു. ഒൻപതാം ശതകത്തിലുണ്ടായ 'കരോളിനിയൻ' നവോത്ഥാനത്തിന് (Carolingian Renaissance) ശേഷം സ്വർഗത്തിലേക്കുള്ള യാത്രയ്ക്കുതകുന്ന 'പാഥേയം' ആയ പാപമോചനം, തൈലാഭിഷേകം, കുർബാന എന്നിവ ലഭിക്കാതെ ആരും മരണകവാടത്തിലേക്കു പ്രവേശിക്കാൻ ഇടയാകരുതെന്ന് സഭാധികാരികൾ അനുശാസിച്ചു. തൻമൂലം അന്ത്യകൂദാശ ഏറ്റവും ഒടുവിൽ ചെയ്യേണ്ട സഭാശുശ്രൂഷയായി പരിണമിച്ചു. ആരാധനയെപ്പറ്റിയുള്ള 1963-ലെ നിയമാവലിയിൽ ഇപ്രകാരം പറയുന്നു:-- വാർധക്യമോ, രോഗമോ മൂലം മരണം ആസന്നം എന്നു കരുതുമ്പോൾ ആണ് അന്ത്യകൂദാശ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയം. അന്ത്യകൂദാശ എന്ന നാമത്തേക്കാൾ രോഗീലേപനം (Annointing of the Sick) എന്ന പേരാണ് ഈ കൂദാശയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പരാമർശമുണ്ടായി. രോഗീലേപനം മരണത്തിൻറെ നിമിഷത്തിൽ എത്തിയവർക്ക് മാത്രമുള്ള ഒരു കൂദാശയല്ല. ഗുരുതരമായ അസുഖമുള്ളപ്പോഴൊക്കെ രോഗീലേപനം സ്വീകരിക്കാൻ ക്രൈസ്തവവിശ്വാസികൾകൾ ഉത്സുകരാകേണ്ടതാണ്.[3] കൂദാശയുടെ പരികർമ്മക്രമംതിരുത്തുക മരണാസന്നനായ രോഗിക്ക്‌ സൗഖ്യമരുളുവാനും പാപമോചനം നൽകുവാനും വേണ്ടി നൽകുന്ന കൂദാശയാണിത്. ഇതിനായി വൈദികൻ വിശുദ്ധതൈലം പൂശി പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യുന്നു. വൈദികർക്കോ മെത്രാന്മാർക്കോ മാത്രമേ ഈ കൂദാശ നൽകുവാനുള്ള അധികാരമുള്ളു. കൂദാശ നിർവഹിക്കുവാൻ കാർമികനും സമൂഹവും ശുശ്രൂഷിയും ആവശ്യമാണ്. തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തിൽ നടത്തുന്ന പ്രാർഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തിൽ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകൾ യോജിക്കുന്നു. രോഗികൾക്കായുള്ള ഈ വിശുദ്ധകർമം ബൈബിൾ-പുതിയ നിയമത്തിന് അനുസൃതമാണ്. ആസന്നമരണർ അല്ലാത്തവർക്കുവേണ്ടി ഈ കൂദാശ പരികർമ്മം ചെയ്യുമ്പോൾ ആദ്യം കുമ്പസാരം നടത്തുന്നു. അതിനുശേഷം രോഗീലേപനവും അതിൻറെ അവസാനം പരിശുദ്ധകുർബാനാസ്വീകരണവും നടത്തുന്നു. ലത്തീൻക്രമത്തിൽ രോഗിയുടെ നെറ്റിയിലും കൈകളിലും ലേപനം നടത്തുന്നു. പൗരസ്ത്യക്രമത്തിൽ പുരോഹിതൻ ആശീർവദിച്ച ഒലിവെണ്ണ രോഗിയുടെ പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിലും പ്രത്യേകം പൂശുന്നു. 'ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാർദ്രതയാലും നിന്റെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കട്ടെ' എന്ന പ്രാർഥന ഓരോ പ്രാവശ്യവും ആവർത്തിക്കുന്നു. രോഗിക്ക് രോഗശമനത്തിനും ആത്മധൈര്യത്തിനും ഉതകുന്ന ദൈവികനൽവരം (കൃപ) ലഭിക്കുക എന്നതാണ് ഇതിന്റെ മുഖ്യോദ്ദേശ്യം. തൈലലേപനം കൂടാതെയുള്ള രോഗീലേപനപരികർമ്മവും ചില സഭകളിലുണ്ട്. ആധിക്ക് എതിരെ പ്രത്യാശയും ദുരിതാനുഭവങ്ങൾക്കെതിരെ സഹനശക്തിയും പരീക്ഷണങ്ങൾക്ക് എതിരെ ആത്മധൈര്യവും ദൈവകൃപമൂലം ഈ ശുശ്രൂഷയിലൂടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. ശരീരസൗഖ്യവും പാപം, ശിക്ഷ എന്നിവയിൽനിന്നുള്ള മോചനവും ലഭിക്കുന്നതിന് വിശ്വാസവും പശ്ചാത്താപവും ആവശ്യമാകുന്നു. ഇവയെ പ്രചോദിപ്പിക്കുന്ന രോഗീലേപനശുശ്രൂഷയിൽ കൃപാവരങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. രോഗീലേപനത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത ഒരു വ്യക്തി വീണ്ടും രോഗാവസ്ഥയിലേക്ക് പോയാൽ ഈ കൂദാശ വീണ്ടും സ്വീകരിക്കാം. രോഗാവസ്ഥ ഗുരുതരമായിക്കൊണ്ടിരിക്കുന്ന ഓരോ അവസ്ഥയിലും ഈ കൂദാശ ആവർത്തിച്ചു സ്വീകരിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗീലേപനം സ്വീകരിക്കുന്നത് ഉചിതമാണ്. വാർദ്ധക്യത്തിലുള്ളവർക്ക് അവരുടെ ക്ഷീണാവസ്ഥയനുസരിച്ച് ഈ കൂദാശ ആവർത്തിച്ച് സ്വീകരിക്കാം.[4] ആംഗ്ലോ-കത്തോലിക്കരൊഴികെ, മറ്റു ആംഗ്ളിക്കൻ സഭകൾ രോഗീലേപനത്തിൽ തൈലലേപന ശുശ്രൂഷ നടത്താറില്ല. ഈ ഭാഗം അവരുടെ പ്രാർഥനാക്രമത്തിൽ നിന്ന് നീക്കം ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ എപ്പിസ്കോപ്പൽ സഭകൾ ഇതിനെ സ്വീകരിച്ചുകാണുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഈ ശുശ്രൂഷ ഇന്നും നടത്തിവരുന്നു. അടച്ചുപ്രൂശ്മതിരുത്തുക മരണത്തിലേക്കു നീങ്ങുന്നെന്ന് ഏതാണ്ട് ഉറപ്പുള്ള ഒരാൾക്കോ അല്ലെങ്കിൽ മരണശേഷം ഉടനെയോ നൽകുന്ന ആശീർ‌വാദപ്രാർത്ഥനയായ അടച്ചുപ്രൂശ്മയെയും നാട്ടുഭാഷയിൽ അന്ത്യകൂദാശ എന്നു വിളിക്കാറുണ്ട്. കത്തോലിക്കാ നിലപാടനുസരിച്ച്, കത്തോലിക്കാ വിശ്വാസത്തിൽ മരിച്ച് 20 മിനിറ്റുകൾക്കുള്ളിൽ ഇത് നൽകാം. കത്തോലിക്കാ സഭയിൽ പൊതുവേ നൽകപ്പെടുന്ന 7 കൂദാശകളിൽ ഒന്നായ രോഗീലേപനം പലപ്പോഴും 'അടച്ചുപ്രുശ്മ'യായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രോഗീലേപനത്തിൽനിന്ന് വ്യത്യസ്തമായ 'അടച്ചുപ്രൂശ്മ', 7 കൂദാശകളിൽ പെടുന്നതല്ല. കൂടുതൽ വായനയ്ക്ക്തിരുത്തുക കൂദാശകൾ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യകൂദാശ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : കഴിഞ്ഞ ദിവസം ഗുരുവായൂർ ചക്കംകണ്ടം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തെ തുടർന്ന് കുട്ടികളിൽ ശാരീരികാസ്വാസ്‌ഥ്യം വിട്ടുമാറുന്നില്ല. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി അതുവഴി മലിനജലം കുടിവെള്ളത്തിൽ കലരുകയായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. നാലുകുട്ടികളെ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചർദ്ദിയും വയറുവേദനയും അനുഭവപെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എടപ്പുള്ളി, അങ്ങാടിത്താഴം പ്രദേശങ്ങളിലുള്ള കുട്ടികളാണ് ചികിത്സ തേടിയെത്തിയത്. വലിയ കത്ത് മേപ്പുറത്ത് സാഹിദ് മകൻ താലിബ് (13), ഹനാൻ (8 ), കാരക്കാട് വീട്ടിൽ റൗഫ് മകൻ ഫിസാൻ, മുസ്ലീം വീട്ടിൽ ഫൈസൽ മകൻ ഫിറോസ് എന്നിവരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകി ഇന്നലെ തന്നെ കുട്ടികളെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ശാരീരികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച ഫിറോസ് ഫൈസലിനെ ഇന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നിന്നു ഛർദിയുമായെത്തിയ മറ്റൊരു കുട്ടിയെ കൂടെ ട്രിപ്പ് നൽകി തിരിച്ചയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസ് സ്റ്റേഷനിലാണ് നടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിര്‍മാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും. രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങളുണ്ടെന്ന് നടന്‍ അറിയിക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് വെച്ച്‌ അസഭ്യം പറയല്‍ എന്നീ വകുപ്പുകളടക്കം നാല് വകുപ്പുകളിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സാധ്യത. Don't Miss ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് നാള്‍; കോണ്‍ഗ്രസില്‍ ചേർന്ന് ബിജെപി മുന്‍ മന്ത്രിയും മകനും വിഴിഞ്ഞം സംഘർഷം; ബുദ്ധികേന്ദ്രം അദാനിയുടേതാണോയെന്ന് അന്വേഷിക്കണം: കെ.സി വേണുഗോപാൽ എംപി ‘വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന്’; ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഈഗോ... ‘കേന്ദ്ര സർക്കാരിന്‍റെ പ്രവൃത്തികളില്‍ എല്ലാവർക്കും എതിർപ്പ്; ഭാരത് ജോഡോ യാത്ര ജനങ്ങളെ കേള്‍ക്കാന്‍’:... ‘കെ റെയില്‍ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും കേസുകളും പിന്‍വലിക്കണം; പദ്ധതി പൂർണ്ണമായും പിന്‍വലിക്കുന്നതുവരെ സമരം... പ്രളയദുരന്തത്തില്‍ നിന്ന് കരകയറും മുന്നേ ജപ്തി ഭീഷണിയുമായി ‘സർക്കാരിന്‍റെ സ്വന്തം ബാങ്ക്’; കേരള... വിഴിഞ്ഞത്ത് സർക്കാർ പ്രകോപനം അവസാനിപ്പിക്കണം: കെ സുധാകരൻ എംപി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വർലൈനിന് ‘താല്‍ക്കാലിക സ്റ്റോപ്പ്’; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സർക്കാർ ഇടുക്കിയില്‍ യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു; ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കി ‘വിഴിഞ്ഞം സംഘർഷം സർക്കാരിന്‍റെ തിരക്കഥ’; ഗുരുതര വിമർശനവുമായി ലത്തീന്‍ അതിരൂപത ‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തരൂർ’; മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഴിഞ്ഞത്ത് സംഘർഷം: പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാർ; രണ്ട് ജീപ്പുകള്‍ മറിച്ചിട്ടു ‘ഒപ്പമുണ്ട് എംപി’; നിരവധി പേർക്ക് ആശ്വാസമായി ബെന്നി ബഹനാന്‍ എംപിയുടെ സൗജന്യ മെഗാ... ‘പിണറായി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലെത്തി’; ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത... ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനാ കേന്ദ്രമായി തരംതാണു; നടക്കുന്നത് അഴിമതി മാത്രം’ വിരട്ടല്‍ വേണ്ടെന്ന്... ‘സത്യവും നീതിയും ജയിച്ചു’; സോളാർ കേസില്‍ അടൂർ പ്രകാശ് എംപിക്ക് ക്ലീന്‍ ചിറ്റ് അബുദാബി ജിഡിപിയില്‍ വര്‍ധന: എണ്ണയിതര മേഖലയില്‍ മുന്നേറ്റം; ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും മികച്ച... ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി... മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍വെച്ച് പക്ഷെ മര്‍ദ്ദിച്ചതാരെന്ന് അറിയില്ല; ഉദ്യോഗസ്ഥരെ വെള്ളപ്പൂശി കിളികൊല്ലൂര്‍ മര്‍ദ്ദനക്കേസ് റിപ്പോര്‍ട്ട്
ഭോപ്പാൽ : ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് മതതീവ്രവാദികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി മദ്ധ്യപ്രദേശ് സർക്കാർ. തലാബ് ചൗക്ക് സ്വദേശി നവാസ്, ജക്കാരിയ മസ്ജിദ് സ്വദേശി മോഷിൻ എന്നിവർക്കെതിരെയാണ് രാജ്യസുരക്ഷാ നിയമ പ്രകാരം കേസ് എടുത്തത്. ഖാർഗോൺ എസ്പി രോഹിത് കശ്വാനിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെടെ ഇരുവർക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കർശനവകുപ്പുകൾ ചുമത്തി കേസ് എടുത്തത്. സംഭവത്തിൽ 153 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഇതിൽ 65 പേർക്കെതിരെ അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ഇരകളായവരുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ തിരിച്ചറിയുന്നത്. ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ഒളിവിൽ പോയവർക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതിനിടെ ആക്രമണത്തിന് ഇരകളായവർക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖാർഗോണിൽ എത്തിയ ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നു. ഏപ്രിൽ 10 നാണ് രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയത്. ഇവർ നടത്തിയ കല്ലേറിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. Tags: policeattackNSAkhargon violance ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post മോദിയ്‌ക്ക് ഐഗിരി നന്ദിനി സ്‌തോത്രം ചൊല്ലിക്കൊടുത്ത് ബാലിക; പാരായണം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്ന് പ്രധാനമന്ത്രി Next Post മുൻ കെനിയൻ പ്രസിഡന്റിന്റെ മകൾക്ക് കാഴ്ച തിരിച്ചുകിട്ടിയത് കേരളത്തിലെ ആയുർവ്വേദ ചികിത്സ കാരണം; ആയുഷ് ഉച്ചകോടിയിൽ പരമ്പരാഗത വൈദ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി More News from this section ഖുർആൻ മനപ്പാഠമാക്കിയില്ല; മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ ഉത്തരേന്ത്യ എന്നു പറഞ്ഞ് പരിഹസിക്കുന്ന കേരളീയർ വികസനം കാണണമെങ്കിൽ ഗുജറാത്തിൽ തന്നെ വരണം; കേരളത്തിലേത് പോലെ സ്ത്രീകൾക്ക് ഭയപ്പെടേണ്ടതില്ല എന്ന് ​ഗുജറാത്തിലെ മലയാളി സമൂഹം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ജ്ഞാൻവാപി മസ്ജിദ്; ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ഇന്ന് മുതൽ- Varanasi court to hear plea seeking worship of ‘Shivling ശരിയത്ത് നിയമപ്രകാരം മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കില്ല; വഖഫ് ബോർഡ് ചെയർമാന്റെ ആഗ്രഹം മാത്രമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട് Load More Latest News മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്; വർഗ്ഗശത്രുവിന്റെ ഉൻമൂലനാശം ഓരോ അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ തീവ്രവാദി പരാമർശത്തിൽ ശക്തമായി പ്രതികരിച്ച് രാജ്യത്ത് കുഴപ്പം ഉണ്ടാക്കാനില്ല; പാവങ്ങൾ ബുദ്ധിമുട്ടരുതെന്ന് മുസ്ലീം ലീഗ് ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പരിപാടിക്ക് പങ്കെടുക്കാതെ മന്ത്രിമാർ ‘ഹിഗ്വിറ്റ’: യാഥാർത്ഥ്യമെന്തെന്ന് ഫിലിം ചേംബറിനെ ബോധിപ്പിക്കും; തീരുമാനമായില്ലെങ്കിൽ നിയമനടപടി; നിയമോപദേശം തേടി അണിയറപ്രവർത്തകർ താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; അപകടം വിനോദസഞ്ചാരികളുമായി പോകവേ എട്ടുമാസം പ്രായമായ കുഞ്ഞിനെ സ്റ്റീൽ പൈപ്പ് കൊണ്ട് മർദ്ദിച്ച് പിതാവ്; താടിയെല്ല് പൊട്ടി; ക്രൂരത കുടുംബവഴക്കിനിടെ
സണ്ണിവെയ്ല്‍:സണ്ണിവെയ്ല്‍ (ടെക്‌സസ്) മേയര്‍ സ്ഥാനത്തേക്ക് മെയ് ഒന്നിന് നടന്ന സ്‌പെഷ്യല്‍ ഇലെക്ഷനില്‍ സജി ജോര്‍ജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോര്‍ജ്. 2013 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടേം മേയര്‍, മേയര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച സജി ജോര്‍ജ് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും എതിരില്ലാതെയാണ് മേയര്‍ പദവി നിലനിര്‍ത്തിയത്. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ല്‍ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിര്‍ത്തി സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സജി പ്രവര്‍ത്തിക്കുന്നത് . ടെക്‌സസ്സിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ല്‍. ടെക്‌സസില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈസ്ക്കൂളുകളില്‍ ഒന്നാണ് സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അപ്പാര്‍ട്ടുമെന്റും, ബസ്സ് സര്‍വ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ല്‍ സിറ്റി ഇതുവരെ നിലനിര്‍്ത്തിയിട്ടുണ്ട്.. ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയില്‍ 68.4 ശതമാനത്തിലധികം വൈറ്റ്‌സും, 20.6% ഏഷ്യന്‍ വംശജരുമാണ്. 2012 ല്‍ ഡി.മേഗസില്‍ നോര്‍ത്ത് ടെക്‌സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്‌ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ല്‍ സിറ്റിയിലുള്ളത്. 28 വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാര്‍ത്ഥം കുടിയേറിയ സജി, ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ മെതഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫന്‍സ് കോണ്‍ട്രാക്ടിംഗ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ: ജയ ജോര്‍ജ്. മക്കള്‍: ആനി ജോര്‍ജ് , ആന്‍ഡ്രൂ ജോര്‍ജ്. Leave Comment Post navigation തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് നടത്തിയ പ്രതികരണം, – 2-05-2021
Breaking News: മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ് ◆ ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി ◆ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കും: യോഗി ആദിത്യനാഥ് ◆ ശശി തരൂരിനോടുള്ളത് ഇഷ്ടവും ബഹുമാനവും; അദ്ദേഹത്തിന്റെ അറിവിനോട് അസൂയ: വിഡി സതീശൻ ◆ ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി ◆ കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി ◆ പോളണ്ടിനെതിരായ അടുത്ത മത്സരം മറ്റൊരു ഫൈനൽ: ലയണല്‍ മെസി ◆ തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന് ◆ റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളി; അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് അനുകൂലികളും യാത്രക്കാരും തമ്മിൽ സംഘർഷം ◆ ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ ◆ Topic: Pathanjali പതഞ്ജലിയുടെ അഞ്ച് മരുന്നുകളുടെ ഉത്പാദനത്തിന് നിരോധനവുമായി ഉത്തരാഖണ്ഡ് പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിച്ചതിന് ശേഷം ഉൽപ്പന്നങ്ങൾക്ക് പുതിയ അനുമതി തേടാൻ പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തു​ട​ര്‍​ച്ച​യാ​യി നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ​ത​ഞ്ജ​ലിക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം തൃ​ശൂ​ര്‍: തു​ട​ര്‍​ച്ച​യാ​യി നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന മ​ല​യാ​ളി ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പ​ത​ഞ്ജ​ലി നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം. ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍ ഡോ.
സോഫ്റ്റ്‍വെയറിന്റെ പ്രസാധകൻ അല്ലെങ്കിൽ മറ്റൊരു വ്യക്തിക്ക് ബൌദ്ധിക സ്വത്തവകാശം കൈവശം വച്ചിരിക്കുന്ന സ്വതന്ത്രമല്ലാത്ത കമ്പ്യൂട്ടർ സോഫ്റ്റ്‍വെയറാണ് കുത്തക സോഫ്റ്റ്‍വെയറുകൾ മാത്രമല്ല ക്ലോസ്ഡ്-സോഴ്സ് സോഫ്റ്റ്‍വെയറുകൾ എന്നും അറിയപ്പെടുന്നു. സാധാരണയായി സോഴ്സ് കോഡിന്റെ പകർപ്പവകാശം സ്വന്തമാക്കിവെക്കുന്നതായിരിക്കും.എന്നാൽ ചിലപ്പോൾ പേറ്റന്റ് അവകാശങ്ങളും ഉണ്ടായിരിക്കും. സോഫ്റ്റ്‍വെയർ കുത്തകയാകുന്നുതിരുത്തുക 1960 കളുടെ പകുതിവരെ കമ്പ്യൂട്ടറുകൾ, വലിയതും ചെലവേറിയതുമായ മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ [1][2]1969 വരെ സേവനങ്ങളും ലഭ്യമായ എല്ലാ സോഫ്റ്റ്‍വെയറുകളും നിർമ്മാതാക്കൾ പ്രത്യേകം ചാർജ് ഇല്ലാതെ വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ നിർമാതാക്കൾ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‍വെയറിന്റെ സോഴ്സ്കോഡും നൽകിയിരുന്നു. സോഫ്റ്റ്‍വെയർ നിർമിച്ച ഉപഭോക്താക്കൾ മറ്റുള്ളവർക്ക് പണം വാങ്ങാതെ ലഭ്യമാക്കിയിരുന്നു.[3] ക്ലോസ്ഡ് സോഴ്സ് എന്നാൽ സോഴ്സ്‍കോഡ് പബ്ലിഷ് ചെയ്യാത്ത കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്. അത് നിർമിച്ച സംഘടനയ്ക്ക് മാത്രമേ ആ പ്രോഗ്രാം കാണാനോ തിരുത്താനോ കഴിയൂ. 1969 ൽ ഐബിഎം ന് എതിരെ ഉണ്ടായ ആന്റിട്രസ്റ്റ് ലോസ്യൂട്ട് ഒരു വ്യവസായിക മാറ്റത്തിലേക്ക് വഴിതെളിച്ചു. അങ്ങനെ ഹാർഡ്‍വെയറും സോഫ്റ്റ്‍വെയറും വേർത്തിരിച്ചുകൊണ്ട് മെയിൻഫ്രെയിം സോഫ്റ്റ്‍വെയറിന് പ്രത്യേകമായി ചാർജ് ചെയ്യുന്നതിലേക്ക് നയിച്ചു.[4][5][6] 1976 ൽ ബിൽഗേറ്റ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ ഹോബിസിസ്റ്റുകൾക്കൊരു തുറന്ന കത്തിൽ കമ്പൂട്ടർ ഹോബിസിസ്റ്റുകൾ സോഫ്റ്റ്‍വെയർ പകർപ്പാവകാശം ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും മൈക്രോസോഫ്റ്റിന്റെ ആൾട്ടയർ ബേസിക്ക് ഇന്റർപ്രെറ്ററിൽ. മികച്ച സോഫ്റ്റ്‍വെയർ ഉണ്ടാക്കുന്നതിനുള്ള കഴിവ് അവർ സോഫ്റ്റ്‍വെയർ മോഷ്ടിക്കുന്നതുകൊണ്ട് തടസ്സപ്പെടുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി.[7] 1976ലെ യുഎസ് കോപിറൈറ്റ് ആക്ടിന്റെ ഭാഗം കൂടിയായാണ് സോഫ്റ്റ്‍വെയറിന്റെ നിയമങ്ങൾ ഭേദഗതി ചെയ്തത് എന്ന് ബ്രൂസ്റ്റർ കാലെ നിരീക്ഷിച്ചു.[8] ഉത്ഭവംതിരുത്തുക 1960-കളുടെ അവസാനം വരെ കമ്പ്യൂട്ടറുകൾ - വലുതും ചെലവേറിയതുമായ മെയിൻഫ്രെയിം കമ്പ്യൂട്ടറുകൾ, പ്രത്യേകം എയർകണ്ടീഷൻ ചെയ്ത കമ്പ്യൂട്ടർ മുറികളിലെ മെഷീനുകൾ - സാധാരണയായി വിൽക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് പാട്ടത്തിന് നൽകിയിരുന്നു.[1][9]സേവനവും ലഭ്യമായ എല്ലാ സോഫ്‌റ്റ്‌വെയറുകളും 1969 വരെ നിർമ്മാതാക്കൾ പ്രത്യേകം നിരക്കില്ലാതെ വിതരണം ചെയ്‌തിരുന്നു. കമ്പ്യൂട്ടർ വെണ്ടർമാർ സാധാരണയായി ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയറിന്റെ സോഴ്‌സ് കോഡ് നൽകിയിരുന്നു.[10] ക്ലോസ്ഡ് സോഴ്‌സ് എന്നാൽ ലൈസൻസികൾക്ക് മാത്രം ലഭ്യമായതും സോഴ്‌സ് കോഡ് പബ്ലിഷ് ചെയ്യാത്ത കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്. ഇത് വികസിപ്പിച്ച ഓർഗനൈസേഷനും സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാൻ ലൈസൻസുള്ളവർക്കും മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ. അവലംബംതിരുത്തുക ↑ 1.0 1.1 Ceruzzi, Paul E. (2003). A History of Modern Computing. Cambridge, MA: MIT Press. പുറം. 128. ISBN 0-262-53203-4. Although IBM agreed to sell its machines as part of a Consent Decree effective January 1956, leasing continued to be its preferred way of doing business ↑ "The History of Equipment Leasing", Lease Genie, n.d., മൂലതാളിൽ നിന്നും April 11, 2008-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് November 12, 2010, In the 1960s, IBM and Xerox recognized that substantial sums could be made from the financing of their equipment. The leasing of computer and office equipment that occurred then was a significant contribution to leasings [sic] growth, since many companies were exposed to equipment leasing for the first time when they leased such equipment. ↑ "Overview of the GNU System". GNU Operating System. Free Software Foundation. 16 June 2016. ശേഖരിച്ചത് 29 June 2017. ↑ Pugh, Emerson W. (2002). Origins of Software Bundling. IEEE Annals of the History of Computing. 24. പുറങ്ങൾ. 57–58. ↑ Hamilton, Thomas W. (1969). IBM's Unbundling Decision: Consequences for Users and the Industry. Programming Sciences Corporation. ↑ IBM (n.d.). "Chronological History of IBM: 1960s". ശേഖരിച്ചത് May 28, 2016. Rather than offer hardware, services and software exclusively in packages, marketers 'unbundled' the components and offered them for sale individually. Unbundling gave birth to the multibillion-dollar software and services industries, of which IBM is today a world leader. ↑ Gates, Bill (February 3, 1976). "An Open Letter to Hobbyists". ശേഖരിച്ചത് May 28, 2016. ↑ Robert X. Cringely's interview with Brewster Kahle, 46th minute ↑ "The History of Equipment Leasing", Lease Genie, മൂലതാളിൽ നിന്നും April 11, 2008-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് November 12, 2010, In the 1960s, IBM and Xerox recognized that substantial sums could be made from the financing of their equipment. The leasing of computer and office equipment that occurred then was a significant contribution to leasings [sic] growth, since many companies were exposed to equipment leasing for the first time when they leased such equipment. ↑ "Overview of the GNU System". GNU Operating System. Free Software Foundation. 2016-06-16. ശേഖരിച്ചത് 2017-05-01. "https://ml.wikipedia.org/w/index.php?title=കുത്തക_സോഫ്റ്റ്‍വെയർ&oldid=3777972" എന്ന താളിൽനിന്ന് ശേഖരിച്ചത്
ബംഗളൂരു: വ്യവസായിയായ 73-കാരനെ ഹണിട്രാപ്പിലാക്കി പണംതട്ടിയ കേസിൽ യുവനടൻ അറസ്റ്റിലായി. ജെ.പി. നഗർ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന,നിധി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു. നാല് വർഷം മുൻപാണ് വ്യവസായി കാവനയെ പരിചയപ്പെടുന്നത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നാലെ വ്യവസായി ഇരുയുവതികളുമായും വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ കൈമാറി. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാൾ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാൽ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി കയറ്റി. തങ്ങൾ പോലീസാണെന്നും യുവതികളുമായുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ പേരിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. പണം നൽകിയാൽ കേസ് ഒഴിവാക്കാമെന്നും സംഘം പറഞ്ഞു. ഭീണിപ്പെടുത്തിയതോടെ വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നൽകി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപകൂടി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവരാജിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. Tags: honey trapCADE ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ആഗോള തലത്തിൽ ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; 10 ബില്യൺ ഡോളറിന്റെ ട്രെയിൻ പദ്ധതിയിൽ നിന്നും ചൈനീസ് കമ്പനിയെ പുറത്താക്കി മെക്‌സിക്കോ Next Post പിണറായി സർക്കാരിന്റെ പ്രവർത്തനം നിരാശാജനകമെന്ന് സിപിഐ; വിമർശനം കാസർകോട് ജില്ലാസമ്മേളനത്തിൽ-cpi against ldf government More News from this section 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ; നോറ ഫത്തേഹിയെ ഇഡി വീണ്ടും ചോദ്യം ചെയ്തു- Nora Fatehi questioned by ED അതിർത്തി നുഴഞ്ഞുകയറ്റം നേരിടാൻ ഒരുങ്ങി അസം ; പുതുതായി 5 ബറ്റാലിയൻ കമാന്റോകൾ 9 വയസുകാരിയുടെ പിതാവ് മർദ്ദിച്ചു; വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്ന് 15 കാരൻ പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ; ഡ്രോൺ വഴി കടത്താൻ ശ്രമിച്ച അഞ്ച് കിലോ ഹെറോയിൻ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന ജെഎൻയുവിൽ ജാതിവെറി ചുവരെഴുത്തുകൾ; ബ്രാഹ്മണർ ക്യാമ്പസ് വിട്ടുപോകണം; ഇല്ലെങ്കിൽ പ്രതികാരം ചെയ്യുമെന്നും ഭീഷണി; പ്രതിഷേധവുമായി എബിവിപി; അന്വേഷണത്തിന് ഉത്തരവിട്ട് വിസി മംഗളൂരു സ്‌ഫോടനം; കേസ് ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ;ഷാരിഖിനെ ചോദ്യം ചെയ്തു Load More Latest News മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് 43 ലക്ഷത്തിലധികം രൂപ ചിലവായെന്ന് വിവരാവകാശ കണക്കുകൾ; സർക്കാർ കണക്ക് പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; പുറത്തെടുത്തത് ചവിട്ടുപടി അറുത്തുമാറ്റിയ ശേഷം; ഗുരുതര പരിക്ക് ‘ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ’; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ് കള്ള് കുടിക്കാൻ ആഗ്രഹം മൂത്തു; മാതാപിതാക്കളെ കാണാൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടിയത് ഷാപ്പിലേക്ക്; പിന്നീട് സംഭവിച്ചത് പാസ്‌പോർട്ടും ബാഗും കാണാനില്ല; വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് അഞ്ചു ദിവസം; പർദ്ദ ധരിച്ച് ഓട്ടോറിക്ഷയിൽ കയറിപോയതായി വിവരം വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ; കേന്ദ്ര നിലപാട് തേടി ശബ്ദം ഇഷ്ടമായില്ല;ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്ത് 72 കാരി മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്; വർഗ്ഗശത്രുവിന്റെ ഉൻമൂലനാശം ഓരോ അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ
നമ്മുടെ ശരീരത്തിന് സുപ്രധാന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. ശരീരത്തിൻറെ രോഗപ്രതിരോധ സംവിധാനം നിലനിർത്തുക, ദഹനം, നാഡികളുടെ പ്രവർത്തനം, ശാരീരിക വളർച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സിങ്കിൻറെ പ്രാധാന്യം വളരെ വലുതാണ്. തുമ്മൽ, മറ്റ് അലർജികൾ എന്നിവയിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചർമ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. അതിനാൽ സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ശരീരത്തിൽ സിങ്കിൻറെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതുപോലെ തന്നെ മുറിവ് ഉണങ്ങാൻ സമയമെടുക്കുക, തലമുടി കൊഴിച്ചിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളർച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തടയാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കാം. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം... നട്സ് (nuts)... നട്ട്‌സ് സിങ്കിന്റെയും ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമാണ്. നിലക്കടല, കശുവണ്ടി, ബദാം തുടങ്ങിയ നട്‌സുകൾ സിങ്കിന്റെ മികച്ച ഉറവിടമാണ്. ഈ ഭക്ഷണങ്ങൾ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ തുടങ്ങിയ മറ്റ് പോഷകങ്ങളും നൽകുന്നു. നട്സുകളിൽ കശുവണ്ടിയിലാണ് ഏറ്റവും കൂടുതൽ സിങ്ക് ഉള്ളത്. പാലുൽപ്പന്നങ്ങൾ (dairy products)... പാൽ, ചീസ്, തൈര് എന്നിവയാണ് സിങ്ക് കൂടുതലുള്ള ആരോഗ്യകരമായ ചില പാലുൽപ്പന്നങ്ങൾ. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം. മുട്ട (egg)... പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സെലിനിയം, ആരോഗ്യകരമായ വസ്‌തുതകൾ തുടങ്ങിയ സിങ്കിന്റെയും മറ്റ് പോഷകങ്ങളുടെയും മറ്റൊരു മികച്ച ഉറവിടമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന്റെ ദൈനംദിന ആവശ്യമായ സിങ്ക് നിറവേറ്റാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് (dark chocolate)... ഡാർക്ക് ചോക്ലേറ്റിലും ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. പയറുവർഗങ്ങൾ (Legume)... സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ് പയർവർഗ്ഗങ്ങൾ. ചെറുപയർ, പയർ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങളും പാചകം ചെയ്യാൻ വളരെ വ്യത്യസ്തമാണ്. സിങ്കും പ്രോട്ടീനും കൂടാതെ, പയർവർഗ്ഗങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയും ഉയർന്നതാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ​​കണ്ണുകളുടെ ആരോ​ഗ്യത്തിന് മികച്ചതാണ് പയറുവർ​ഗങ്ങൾ. ഓട്സ് (oats)... ഓട്‌സ് സിങ്കിന്റെ മറ്റൊരു മികച്ച ഉറവിടമാണ്. കൂടാതെ മറ്റ് പോഷക ഗുണങ്ങളുമുണ്ട്. ഉയർന്ന നാരുകൾ ഉള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ ഓട്സ് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഓട്സ് ഫലപ്രദമാണ്. ഫ്ളാക്സ് സീഡ് (flaxseed)... നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ ചേർക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗമാണ് ഫ്ളാക്സ് സീഡ്. മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ് തുടങ്ങിയവയിൽ ഉയർന്ന അളവിൽ സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും ഫ്ളാക്സ് സീഡ് സഹായിക്കും. ചിക്കന്‍ (chicken)... ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നതു വഴി അത്യാവശ്യം വേണ്ട സിങ്ക് ശരീരത്തിലെത്തുന്നു ഓയിസ്റ്റർ (Oyster)... ഓയിസ്റ്ററിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് ഔണ്‍സ് ഓയിസ്റ്ററില്‍ ദിവസവും ആവശ്യമായതിന്റെ 600 ശതമാനം സിങ്ക് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
(സ്വാമിജിയുടെ ഒന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനകാലത്ത് ഒരു പാശ്ചാത്യശിഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതിയത്) ‘ഭൌതികപ്രപഞ്ചരൂപത്തില്‍ അഭിവ്യക്തമാകുന്ന ജഗദ്വിഭാഗം മാത്രമാണ് പ്രകൃതി’ എന്നത്രേ ആധുനികരുടെ ആശയം. ‘മനസ്സ്’ എന്നു പൊതുവെ അറിയപ്പെടുന്നതിനെ അവര്‍ ‘പ്രകൃതി’യായി ഗണിക്കുന്നില്ല. ഇച്ഛ സ്വാതന്ത്രമാണെന്നു തെളിയിക്കാനുദ്യുക്തരായ തത്ത്വചിന്തകന്മാര്‍, മനസ്സിനെ പ്രകൃതിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു. പ്രകൃതിനിയമത്തിന്റെ, മുറുകിയതും അയവറ്റതുമായ നിയമത്തിന്റെ ബന്ധനത്തിലും ഭരണത്തിലും വര്‍ത്തിക്കുന്നതാകയാല്‍, മനസ്സ് പ്രകൃതിയിലുള്‍പ്പെട്ടതായി ഗണിക്കപ്പെടുന്നപക്ഷം അതും നിയമബദ്ധമാണെന്നു വരും. അത് സ്വതന്ത്രേച്ഛ എന്ന വാദത്തിനു മാരകമായിരിക്കും; എന്തെന്നാല്‍ നിയമബദ്ധമായ ഒന്നു സ്വതന്ത്രമാവുക സാധ്യമല്ലല്ലോ. ഭാരതത്തിലെ തത്ത്വചിന്തകരാകട്ടെ, മറിച്ചൊരു നിലപാടാണ് കൈക്കൊണ്ടത്. അവരുടെ മതമനുസരിച്ച്, അഭിവ്യക്തമോ അനഭിവ്യക്തമോ ആയ സകലഭൌതികവസ്തുവും നിയമബദ്ധമാണ്. ബാഹ്യപ്രകൃതിയെന്നപോലെ, മനസ്സും അതേ നിയമത്താല്‍ തത്തുല്യം ബദ്ധമാണെന്ന് അവര്‍ വാദിക്കുന്നു. മനസ്സു നിയമബദ്ധമല്ലെങ്കില്‍, നാം വിചാരിക്കുന്ന വിചാരങ്ങള്‍ അവയുടെ മുന്‍ഗാമികളായ വിചാരങ്ങളുടെ അവശ്യഫലമല്ലെങ്കില്‍, ഒരുമാനസികാവസ്ഥയ്ക്കു പിമ്പേ അതുല്‍പാദിപ്പിക്കുന്ന മറ്റൊരു മാനസികാവസ്ഥ സംഭവിക്കുന്നില്ലെങ്കില്‍, മനസ്സു യുക്തിരഹിതമാകുന്നു. അപ്പോള്‍, ഇച്ഛ സ്വതന്ത്രമാണെന്നവകാശപ്പെടുകയും അതേ സമയം യുക്തിയുടെ പ്രവര്‍ത്തനത്തെ നിഷേധിക്കുകയും ചെയ്യാന്‍ ആര്‍ക്കു സാധിക്കും? അഥവാ, മറിച്ച്, മനസ്സു കാര്യകാരണനിയമത്തിനു വിധേയമാണെന്നു സമ്മതിച്ചുകൊണ്ട് ഇച്ഛ സ്വതന്ത്രമാണെന്നവകാശപ്പെടാവുന്നതെങ്ങനെ? നിയമംതന്നെ കാര്യകാരണങ്ങളുടെ പ്രവര്‍ത്തനമത്രേ. ചില സംഗതികള്‍ അവയ്ക്കുമുമ്പുണ്ടായ മറ്റു ചില സംഗതികളനുസരിച്ചു സംഭവിക്കുന്നു. ഏതൊരു പൂര്‍വ്വസംഭവത്തിനുമുണ്ട് ഒരപരസംഭവം. അങ്ങനെയാണ് പ്രകൃതിയില്‍ കാണുന്നത്. ഈ നിയമപ്രവര്‍ത്തനം മനസ്സിനെസ്സംബന്ധിച്ചു നടക്കുന്നുണ്ടെങ്കില്‍, മനസ്സു ബദ്ധമാണ്, സ്വതന്ത്രമല്ല. എങ്കിലും, നാം സ്വതന്ത്രരാണെന്നു നമുക്കേവര്‍ക്കും ബോധമുണ്ട്. നമുക്കങ്ങനെ തോന്നുന്നുണ്ട്. നാം സ്വതന്ത്രരല്ലെങ്കില്‍, ജീവിതം അര്‍ത്ഥശൂന്യമാണ്. അത് ജീവിതാര്‍ഹമാകയുമില്ല. പൌരസ്ത്യതത്ത്വചിന്തകന്മാര്‍ ഈ തത്ത്വം അംഗീകരിച്ചു, അഥവാ ആവിഷ്കരിച്ചു-അതായത്, മനസ്സും ഇച്ഛയും പൊതുവേ ജഡം എന്നറിയപ്പെടുന്നതിനെപ്പോലെതന്നെ, ദേശകാലനിമിത്തോപാധികള്‍ക്കുള്ളിലാണെന്നും അതിനാല്‍ അവയും കാര്യകാരണനിയമത്തിനധീനമാണെന്നും. നമ്മുടെ ചിന്ത നടക്കുന്നത്. ‘കാല’ത്തിനുള്ളിലാണ്; നമ്മുടെ വിചാരങ്ങള്‍ കാലത്താല്‍ ബദ്ധമാണ്. ജഗത്തിലുള്ള സര്‍വ്വവും ദേശകാലോപാധികള്‍ക്കുള്ളിലാണ് വര്‍ത്തിക്കുന്നത്. സകലതും കാര്യകാരണനിയമത്താല്‍ ബദ്ധവുമാണ്. ദ്രവ്യമെന്നും മനസ്സെന്നും പറയുന്നവ രണ്ടും ഒരേ സാധനം തന്നെ. സ്പന്ദനത്തിന്റെ മാത്ര സംബന്ധിച്ചുമാത്രമാണ് അവയ്ക്കു വ്യത്യാസം. മനസ്സ് വളരെ കുറഞ്ഞ വേഗത്തില്‍ സ്പന്ദിക്കുമ്പോള്‍, അതു ദ്രവ്യമെന്നറിയപ്പെടുന്നു; ദ്രവ്യം വളരെ കൂടിയ വേഗത്തില്‍ സ്പന്ദിക്കുമ്പോള്‍, അതിനെ മനസ്സെന്നു പറയുന്നു. രണ്ടും ഒരേ വസ്തു. അതിനാല്‍, ദ്രവ്യം ദേശകാലനിയമങ്ങളില്‍ ബദ്ധമായിരിക്കുംപോലെ, കൂടിയ വേഗത്തില്‍ സ്പന്ദിക്കുന്ന ദ്രവ്യംതന്നെയായ മനസ്സും അതേ നിയമത്താല്‍ ബദ്ധമത്രേ. പ്രകൃതി ഏകരൂപമാണ്. അഭിവ്യക്തിയിലാണ് വ്യത്യാസം. ‘പ്രകൃതി’ എന്ന സംസ്കൃതവാക്കിന്റെ വാച്യമായ അര്‍ത്ഥം വൈചിത്യ്രം എന്നാണ്. സമസ്തവും ഏകവസ്തുതന്നെ; എന്നാല്‍ അത് അനേകവിധത്തില്‍ അഭിവ്യക്തമാകുന്നു. മനസ്സുപോയി ദ്രവ്യമാകുന്നു; ദ്രവ്യം തിരികെ മനസ്സുമാകുന്നു. സ്പന്ദത്തിന്റെ വേഗം സംബന്ധിച്ച ഒരു പ്രശ്നം മാത്രമാണിത്. ഒരു ഉരുക്കുകമ്പിയില്‍, അതിനെ സ്പന്ദിക്കാന്‍ പര്യാപ്തമായത്ര ശക്തി നിവേശിപ്പിച്ചാല്‍ എന്തുണ്ടാകുന്നു എന്നു നോക്കുക. ഇരുട്ടുമുറിയില്‍വെച്ചാണ് ഇതു നടത്തുന്നതെങ്കില്‍, ആദ്യമായി നിങ്ങള്‍ക്കു വേദ്യമാകുന്നത് ഒരു ശബ്ദം, ഒരു മുരള്‍ച്ച ആയിരിക്കും. ശക്തി വര്‍ദ്ധിപ്പിച്ചാല്‍ ഉരുക്കുകമ്പി ദീപ്തിമത്താകും; പിന്നേയും വര്‍ദ്ധിപ്പിച്ചാല്‍ അതു അപ്രത്യക്ഷമാകും; അതായത് അതു മനസ്സാകും. ഇനി വേറൊരുദാഹരണമെടുക്കാം. ഞാന്‍ പത്തു നാള്‍ ഒന്നും ഭക്ഷിക്കാതിരുന്നാല്‍, എനിക്കു ചിന്തിക്കാനുള്ള കഴിവില്ലാതാകും. അല ഞ്ഞുതിരിയുന്ന ചില വിചാരശകലങ്ങള്‍മാത്രമാണ് അപ്പോള്‍ എന്റെ മന സ്സിലുണ്ടാവുക. ഒരു പക്ഷേ, സ്വന്തം പേരുപോലും ഓര്‍മ്മിക്കാന്‍ കഴിയാ ത്തവണ്ണം ഞാന്‍ ദുര്‍ബ്ബലനാകും. അനന്തരം കുറച്ചാഹാരം കഴിച്ചാല്‍ അല്പസമയത്തിനുള്ളില്‍ ചിന്തിക്കാന്‍ കഴിവുണ്ടായിത്തുടങ്ങും. എന്റെ മനസ്സിന്റെ ശക്തി വീണ്ടുകിട്ടിയിരിക്കുന്നു. ഞാന്‍ കഴിച്ച ആഹാരം മന സ്സായി രൂപാന്തരപ്പെട്ടു. അതുപോലെ, മനസ്സ് അതിന്റെ സ്പന്ദത്തിന്റെ വേഗം കുറച്ച്, ശരീരരൂപത്തില്‍ അഭിവ്യക്തമാകുന്നു, ദ്രവ്യമായി മാറുന്നു. ഇനി, ആദ്യമുണ്ടായതു ദ്രവ്യമോ, മനസ്സോ എന്ന പ്രശ്നം. ഒരുദാഹരണമെടുക്കാം. കോഴി മുട്ടയിടുന്നു; മുട്ടയില്‍നിന്നു മറ്റൊരു കോഴിയുണ്ടാകുന്നു. ആ കോഴിയെ പിന്നെ മുട്ടയിടുന്നു, ആ മുട്ട വേറൊരു കോഴിയെ ഉളവാക്കുന്നു-ഇങ്ങനെ ആ ശൃംഖല അവസാനമില്ലാതെ തുടരുന്നു. അപ്പോള്‍ ആദ്യമുണ്ടായതു മുട്ടയോ കോഴിയോ? കോഴിയിട്ടതല്ലാത്ത മുട്ടയെപ്പറ്റിയോ, മുട്ട വിരിഞ്ഞല്ലാതുണ്ടായ കോഴിയെപ്പറ്റിയോ നമുക്കു ചിന്തിക്കാന്‍ വയ്യ; എന്നാല്‍, ആദ്യമേതായാലും അതുകൊണ്ടു വ്യത്യാസമൊന്നും വരുന്നില്ല. മിക്കവാറും നമുക്കുള്ള എല്ലാ ആശയങ്ങളും ഈ കോഴി-മുട്ടക്കാര്യത്തിന്റെ രൂപം കൈക്കൊള്ളുന്നു. ഏറ്റവും മഹത്തായ സത്യങ്ങള്‍ അവയുടെ അത്യന്തലാളിത്യംഹേതുവായി വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ട്. മഹത്തായ സത്യങ്ങള്‍ ലളിതങ്ങളാണ്. കാരണം, അവയുടെ സാര്‍വ്വത്രികമായ പ്രായോഗികസാംഗത്യംതന്നെ. സത്യംതന്നെ എപ്പോഴും ലളിതമാണ്. മനുഷ്യന്റെ അജ്ഞതയാണ് സങ്കീര്‍ണ്ണതയ്ക്കു നിദാനം. മനുഷ്യന്റെ സ്വതന്ത്രാവസ്ഥ മനസ്സിനെസ്സംബന്ധിച്ചതല്ല; എന്തെന്നാല്‍, മനസ്സ് നിയമബദ്ധമാണ്. അവിടെ സ്വാതന്ത്യ്രമില്ല. മനുഷ്യന്‍ മനസ്സല്ല. ‘ആത്മാ’വാണ്. ആത്മാവ് നിത്യമുക്തനും നിസ്സീമനും ശാശ്വതനുമത്രേ. ഇവിടെ, ഈ ആത്മാവിലത്രേ മനുഷ്യസ്വാതന്ത്യ്രം കുടികൊള്ളുന്നത്. ആത്മാവ് എക്കാലവും സ്വതന്ത്രന്‍തന്നെ. എന്നാല്‍ മനസ്സ്, അതിലെ ക്ഷണികങ്ങളായ തരംഗങ്ങളുമായി സ്വയം സാത്മ്യപ്പെട്ടുകൊണ്ട് ആത്മാവിനെ വിസ്മരിക്കുകയും ദേശകാലനിമിത്തോപാധികളുടെ മായയുടെ ചുഴിയിലകപ്പെട്ടു വഴിതെറ്റി ഉഴലുകയും ചെയ്യുന്നു; നമ്മുടെ ബന്ധനഹേതു ഇതാണ്: നാം സദാ നമ്മുടെ മനസ്സുമായി, ചിത്തത്തിന്റെ വൃത്തിരൂപത്തിലുള്ള മാറ്റങ്ങളുമായി സാത്മ്യപ്പെട്ടു കഴിയുന്നു. മനുഷ്യന്റെ സ്വതന്ത്രാവസ്ഥ ആത്മാവില്‍ പ്രതിഷ്ഠിതമാണ്. മനസ്സ് ബന്ധനസ്ഥനാണെങ്കിലും ആത്മാവ് സ്വയം സ്വതന്ത്രനാണെന്നറിഞ്ഞ്, ‘ഞാന്‍ സ്വതന്ത്രന്‍, ഞാന്‍ സ്വതന്ത്രന്‍’ എന്നിങ്ങനെ ആ വസ്തുത സദാ പ്രഖ്യാപനം ചെയ്യുന്നുണ്ട്. ഇതാണ് നമ്മുടെ സ്വാതന്ത്യ്രം. നിത്യമുക്തനും നിസ്സീമനും ശാശ്വതനുമായ ആത്മാവ് അതിന്റെ ഉപകരണമായ മനസ്സില്‍ക്കൂടി യുഗയുഗങ്ങളായി കൂടുതല്‍ കൂടുതല്‍ സ്വയം അഭിവ്യക്തമായിവരികയാണ്. എങ്കില്‍, മനുഷ്യനു പ്രകൃതിയോടുള്ള ബന്ധമെന്ത്? ഏറ്റവും താഴ്ന്ന ജീവിമുതല്‍ മനുഷ്യന്‍വരെയുള്ള എല്ലാവരുടെയും സംഗതിയില്‍, ആത്മാവ് പ്രകൃതിയില്‍ക്കൂടി സ്വയം അഭിവ്യക്തമായിവരികയാണ്. ആത്മാവിന്റെ പരമോച്ചമായ അഭിവ്യക്തി ഏറ്റവും താഴ്ന്ന ജീവിയിലും ഗുപ്തഭാവത്തില്‍ കുടികൊള്ളുന്നുണ്ട്; പരിണാമം എന്ന പ്രക്രിയയില്‍ക്കൂടി അതു സ്വയം ബാഹ്യോന്മുഖമായി പ്രവര്‍ത്തിച്ചുവരികയുമാണ്. പരിണാമമെന്നു പറയുന്ന പ്രക്രിയ മുഴുവന്‍, സ്വയം അഭിവ്യക്തമാകാനുള്ള ആത്മാവിന്റെ യത്നമത്രേ. അതു പ്രകൃതിയോടുള്ള ഇടതടവില്ലാത്ത പോരാട്ടമാണ്. പ്രകൃതിയുമായി ഒത്തിണങ്ങിപ്പോകുന്നതല്ല, അതിനോടുള്ള സമരമാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത്. പ്രകൃതിയുമായി അനുരഞ്ജിച്ചു ജീവിക്കുന്നതിനെപ്പറ്റിയും സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നതിനെപ്പറ്റിയും നാം വളരെയൊക്കെ കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതൊരു തെറ്റായ അഭിപ്രായമാണ്. ഈ മേശ, ഈ പാനപാത്രം, ലോഹങ്ങള്‍, വൃക്ഷങ്ങള്‍, ഇവയൊക്കെ പ്രകൃതിയുമായി രഞ്ജിപ്പിലാണ്; പരിപൂര്‍ണ്ണരഞ്ജിപ്പിലാണ്; ഒരു വികലതയുമില്ല. പ്രകൃതിയുമായി രഞ്ജിപ്പിലാവുകയെന്നുവെച്ചാല്‍, നിശ്ചലാവസ്ഥ. മരണം എന്നാണര്‍ത്ഥം. മനുഷ്യന്‍ ഈ കെട്ടിടം എങ്ങനെ പണിതു? പ്രകൃതിയുമായി രഞ്ജിച്ചിരുന്നിട്ടാണോ? അല്ല, അതുമായി യുദ്ധം ചെയ്തിട്ട്. പ്രകൃതിക്കെതിരായുള്ള നിരന്തരസമരമാണ്, അല്ലാതെ അതുമായി ഒത്തിണങ്ങിപ്പോകുന്നതല്ല മനുഷ്യ പുരോഗതിയുടെ നിദാനം.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
ക്രിസ്തീയ വിശ്വാസം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളത്തം ഉൾക്കൊള്ളുന്ന ത്രിയേകത്വമാണ്. ക്രൈസ്തവ സാഹിത്യങ്ങളിൽ വ്യത്യസ്ത രൂപങ്ങളായി അതിനെ വിശദീകരിക്കുന്നതും ന്യായീകരിക്കുന്നതും കാണാം. ‘എന്നാൽ ആദിമക്രൈസ്തവരിൽ നല്ലൊരു പങ്കും യഹൂദരായിരുന്നു. ഏകദൈവ വിശ്വാസികൾ. അത് കൊണ്ട് തന്നെ ദൈവത്തിൽ മൂന്നാളുകൾ എന്ന ആശയം അവരിൽ നിന്ന് വരിക എന്നത് പ്രയാസം. (ബൈബിൾ ശബ്ദ കോശം പേജ്: 408) ‘ബൈബിളിൽ ത്രിത്വം എന്ന പദം ഉപയോഗിച്ച് കാണുന്നില്ല. ത്രിത്വം എന്നർത്ഥമുള്ള ‘ത്രിയാസ്’ എന്ന ഗ്രീക്കുപദം ആദ്യമായ് ഉപയോഗിച്ചത് എ ഡി രണ്ടാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്ന തെയോഫിലസ് ആണ്.’ (ബൈബിൾ ശബ്ദ കോശം പേജ് : 407) എന്ന് വെച്ചാൽ യേശുവിനോ ശിഷ്യർക്കോ അറിയാത്ത പദവും വിശ്വാസവുമാണ് ത്രിയേകത്വം. യേശു ഉപദേശിച്ചത് ഏകദൈവമായ അല്ലാഹുവിനെ ഏകനായി തന്നെ ആരാധിക്കാൻ വേണ്ടിയായിരുന്നു. (മർക്കോസ് 12:29). എന്നാൽ പിൽക്കാലത്തുള്ള ക്രിസ്തീയ സമൂഹം ത്രീയേകത്വ സിദ്ധാന്തത്തിലേക്ക് വഴിമാറി. പിന്നീട് വന്ന പ്രവാചകൻ മുഹമ്മദ് നബി (സ) ആ കാര്യം പഠിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന് അവതരിച്ച വിശുദ്ധ ഖുർആൻ ത്രിയേകത്വത്തെ പേരെടുത്തു തന്നെ പ്രസ്താവിച്ചു കൊണ്ട് കാര്യം ബോധിപ്പിച്ചു നൽകി. لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ‘അല്ലാഹു മൂവരിൽ ഒരാളാണ്‌ എന്ന്‌ പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവർ ആ പറയുന്നതിൽ നിന്ന്‌ വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന്‌ അവിശ്വസിച്ചവർക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.’ (ഖുർആൻ 5: 73) വളരെ കൃത്യമായി പഠിപ്പിക്കപ്പെട്ട ഈ ആശയം അറിയിക്കുന്ന വിശുദ്ധ ഖുർആനിൻറെ സൂക്തങ്ങളെ അർത്ഥം മാറ്റി നൽകി, അറബി അറിയാത്തവരിൽ അങ്കലാപ്പ് സൃഷ്ടിക്കുന്ന പ്രവണത ക്രിസ്തീയ പാതിരിമാരിൽ ചിലർക്കുണ്ട്. എന്തെന്നാൽ, ഈ സൂക്തത്തിൽ മൂന്നിൽ ഒരുവൻ എന്ന അർത്ഥം ലഭിക്കുന്ന ثَالِثُ ثَلاَثَةٍ എന്ന പ്രയോഗത്തിന് മൂന്നിൽ മൂന്നാമൻ എന്ന അർത്ഥം നൽകുക എന്നതാണ് അവരുടെ കുതന്ത്രം. അല്പമെല്ലാം അറബി അറിയാവുന്ന പാതിരിമാരും, അവരെ കേട്ട് പറയുന്ന അറബി അറിയാത്ത പാതിരിമാരും ഇക്കാര്യം പറയാറുണ്ട്. മാത്രമല്ല, ‘ത്രിത്വവും ദൈവത്തിൻറെ ഏകത്വവും’, പോലുള്ള സൗജന്യ വിതരണത്തിനുള്ള പുസ്തകങ്ങളിലും ഇക്കാര്യം കാണാൻ സാധിക്കും. സാധാരണക്കാരന് അതിലെ പ്രശ്നം പെട്ടന്ന് മനസ്സിലാകില്ല. യഥാർത്ഥത്തിൽ അക്കങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ഇത്തരം പ്രയോഗങ്ങളെ കുറിച്ച് ദീർഘമായി അറബി വ്യാകരണം ചർച്ച ചെയ്തിട്ടുണ്ട്. അൽ ഖുലാസ: അൽഫിയാ – ബെയ്ത്: 741 ന്റെ വിശദീകരണത്തിനൊടുവിലായി ഇത് പ്രത്യേകം തന്നെ കാണാവുന്നതാണ്. ബെയ്ത് ഇപ്രകാമാണ് و ان ترد بعض الذى منه بنى تضف اليه مثل بعض بين ثانى اثنين എന്നൊരു പ്രയോഗം രണ്ടിൽ ഒരുവൻ എന്ന അർത്ഥത്തിൽ ഖുർആനിൽ കാണാം (9: 40). خامس خمسة, رابع اربعة എന്നീ പ്രയോഗങ്ങൾക്ക് യഥാക്രമം, നാലിൽ ഒരുവൻ, അഞ്ചിൽ ഒരുവൻ എന്നിങ്ങനെയാണ് അർത്ഥം വരിക. ഈ തരത്തിലുള്ള തിരിമറികൾ ചെയ്തു കൊണ്ടാണ് ഇന്നത്തെ മുസ്‌ലിം സമൂഹത്തിലേക്ക് പാതിരിമാർ ഇറങ്ങിച്ചെല്ലുന്നത് എന്ന് കരുതാം. അതിനാൽ തന്നെ വിശുദ്ധ ഖുർആനിൻറെ സൂക്തങ്ങളുടെ കൃത്യമായ ആശയം അറിഞ്ഞിരിക്കൽ നമുക്ക് അനിവാര്യമാണ്.
ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ നടന്ന റെയ്ഡില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ജലന്ധര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കിംഗ്ര ചൊവാല ഗ്രാമത്തിലാണ് സംഭവം. 300 ഓളം പൊലീസുകാരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഡി.എസ്.പി, എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വിവിധയിടങ്ങളിലായി എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. സംശയമുള്ള നിരവധി വീടുകള്‍ പൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ചാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്. Stories you may like കോണ്ടം മയക്കുമരുന്നായി ഉപയോഗിക്കുന്നു : സംഭവം പശ്ചിമ ബംഗാളില്‍ തിരുവനന്തപുരത്തും കണ്ണൂരിലും ലഹരിമരുന്ന് വേട്ട : വെഞ്ഞാറമൂട്ടിൽ നിന്ന് പിടികൂടിയത് 210 കിലോ കഞ്ചാവ്, കണ്ണൂരിൽ എംഡിഎംഎയും, രണ്ട് പേർ പിടിയിൽ 13 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിന്നായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വന്‍ തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ നിയന്ത്രിക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് സ്വപന്‍ ശര്‍മ്മ പറഞ്ഞു. Tags: drugsheroineblackmoney ShareTweetSendShare Discussion about this post Latest stories from this section ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ Next Post 2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ ; ഉദ്ഘാടനം ഇന്ന് യോഗി ആദിത്യനാഥ് നിർവ്വഹിക്കും Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി. പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി. ആദിൽ മഠത്തിൽ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ 2000-ത്തിൽ ജനനം. ഇപ്പോൾ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ബി.എ. വിദ്യാർത്ഥി. പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി.പട്ടാമ്പി കൊപ്പത്തിനടുത്തു് തത്തനംപുള്ളി സ്വദേശി. ജനനം 2002-ൽ. ഇപ്പോൾ പട്ടാമ്പി ഗവ. കോളേജിൽ ബി.എ. വിദ്യാർത്ഥി. Colophon Title: Kavithakal (ml: കവിതകൾ). Author(s): K. Karthik, Adil Madathil. First publication details: Sayahna Foundation; Trivandrum, Kerala; 2020-05-28. Deafult language: ml, Malayalam. Keywords: Poems, K. Karthik, Adil Madathil, Kavithakal, കെ. കാർത്തിൿ, ആദിൽ മഠത്തിൽ, കവിതകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: November 10, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: In Depth, an Acrylic on canvas by Nabakishorec . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
മനസ്സിൽ മറക്കാനാവാത്ത വിധം പതിഞ്ഞു കിടക്കുന്ന ചെറിയ രംഗങ്ങൾ പോലും നമുക്ക് സമ്മാനിച്ച ഒട്ടനവധി character artistകളുടേത് കൂടിയാണ് സിനിമ. അവരും നായകന്മാരാണ്, നായികമാരുമാണ്. സുരാജ് വെഞ്ഞാറമൂട് ആദ്യകാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്ത് തുടങ്ങി. ഒരു കാലത്ത് ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും ഒക്കെ ചെയ്തു കൊണ്ടിരുന്ന ഹാസ്യ രംഗങ്ങൾ പിന്നീട് സുരാജിന്റെ കൈകളിലേക്ക് വന്നു ചേർന്നു. ഇടക്കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും സുരാജില്ലാത്ത ഒരു ഹാസ്യരംഗം ഉണ്ടായിരുന്നില്ല എന്ന് പോലും പറയാം. പക്ഷേ തുടർച്ചയായ പല വേഷങ്ങളിലും യാതൊരു പുതുമയും ഇല്ലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമയിൽ നായക വേഷത്തിൽ എത്തിയെങ്കിലും സിനിമ ശ്രദ്ധേയമായിരുന്നില്ല. ഇവർ വിവാഹിതരായാൽ, ഒരുനാൾ വരും, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്നീ സിനിമകളിലൂടെ 2009, 2010, 2013 എന്നീ വർഷങ്ങളിലെ ഏറ്റവും നല്ല ഹാസ്യ നടനുള്ള അവാർഡ് സുരാജ് നേടുകയുണ്ടായി. രഞ്ജിത്തിന്റെ സ്പിരിറ്റ്‌ എന്ന സിനിമയിലൂടെ മുരളീ കൃഷ്ണൻ എന്ന ടൂറിസം വകുപ്പ് മന്ത്രിയായി എത്തിയ സുരാജ് സീരിയസ് വേഷങ്ങളും തനിക്ക് അനായാസമായി ചെയ്യാനാവും എന്ന് കാണിച്ചു തന്നു. ‘പേരറിയാത്തയവർ’ എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള ചലച്ചിത്രത്തിലൂടെ സുരാജ് ചെയ്ത അച്ഛൻ വേഷം അദ്ദേഹത്തിന് നേടിക്കൊടുത്തത് 2013ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണ്. അഭിനയരംഗത്തെ അദ്ദേഹത്തിന്റെ അസാമാന്യ തെളിവ് മലയാളികൾ മനസിലാക്കി തുടങ്ങിയത് പിന്നീടാണ്. ആക്ഷൻ ഹീറോ ബിജുവിൽ അദ്ദേഹം ചെയ്ത വൈകാരികമായ റോൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടനീളം സുരാജ് അഭിനയിച്ചു വിസ്മയിപ്പിക്കുകയായിരുന്നു. ഒരു കാലത്ത് ഹാസ്യരംഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന സുരാജ് ഇന്ന് മലയാള സിനിമയിലുടനീളം വ്യത്യസ്തവും വൈകാരികവും കണ്ണ് നനയിക്കുന്നതുമായ ഒരുപാട് റോളുകൾ അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു നടനാണ്. തീർച്ചയായും വരും കാലങ്ങളിൽ ഇനിയും ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിനായി കാത്തിരിക്കുന്നുണ്ട്. ചെമ്പൻ വിനോദ് ജോസ് മലയാളികൾക്ക് ഇന്ന് സുപരിചിതനാണ് ചെമ്പൻ വിനോദ്. 2010ലെ നായകൻ എന്ന സിനിമയിലൂടെ ആണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. ഫ്രൈഡേ, ഓർഡിനറി, കിളി പോയി തുടങ്ങിയ സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. എങ്കിലും ശ്രദ്ധേയമായി തുടങ്ങിയത് ആമേനിലെ പൈലക്കുട്ടിയിലൂടെയും സപ്തമശ്രീ തസ്കരനിലെ മണ്ടനായ കള്ളൻ മാർട്ടിനിലൂടെയുമാണ്. ചെമ്പൻ വിനോദ് എന്ന നടന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന് ചിരിപ്പിക്കാനും വിഷമിപ്പിക്കാനും കരയിക്കാനും ഭയപ്പെടുത്താനും ഒരുപോലെ കഴിയും എന്നുള്ളത് തന്നെയാണ്. ഏത് റോളുകളും തന്റേതായ അഭിനയ ശൈലിയിലൂടെ വരുതിയിലാക്കാൻ ചെമ്പന് അസാമാന്യമായ കഴിവുണ്ട്. സപ്തമശ്രീയിൽ പൊട്ടിച്ചിരിപ്പിച്ച ചെമ്പൻ ഡാർവിന്റെ പരിണാമത്തിലും കലിയിലും ചെയ്ത പ്രതിനായക വേഷങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയിലെ ദേവസ്സി ആയെത്തിയ ചെമ്പൻ വീണ്ടും അതിശയിപ്പിച്ചു. എങ്കിലും കരിയറിൽ ചെമ്പൻ ചെയ്തതിൽ വച്ചേറ്റവും മികച്ച റോൾ തീർച്ചയായും ഈ മ യൗവിലേത് തന്നെ ആയിരുന്നു. മരണത്തിന്റെ ഏറ്റവും വന്യമായ ദൃശ്യാവിഷ്കാരമായിരുന്ന ആ സിനിമയിൽ ‘ഈശി’ എന്ന മനുഷ്യനിലൂടെ ചെമ്പൻ ജീവിക്കുകയായിരുന്നു എന്ന് തന്നെ വേണം പറയാൻ. സിനിമയിൽ ഉടനീളം തിളങ്ങിയ ചെമ്പന്റെ വികാരപ്രകടനങ്ങൾ മലയാളികളെ പിടിച്ചിരുത്തിയ ഒന്നായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ ‘ജോസ്’ എടുത്തു പറയേണ്ട ഒന്നാണ്. ആംബുലൻസിൽ പൊറിഞ്ചുവിന്റെ മടിയിൽ കിടന്ന് അവസാന പഫ് എടുക്കുന്ന ജോസ് എന്ന ചെമ്പൻ കാഴ്ച വച്ചത് അഭിനയത്തിന്റെ പുതിയ തലങ്ങളായിരുന്നു. ഡിസ്കോ ഡാൻസർ ആയി തകർത്താടിയ ചെമ്പൻ അതേ സിനിമയിൽ വൈകാരികമായ ഒരുപാട് രംഗങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്തു. അങ്കമാലി ഡയറീസ് എന്ന തനി നാടൻ സിനിമ റിയലിസ്റ്റിക്ക് സിനിമകളുടെ ചരിത്രത്തിൽ ഒരു പുതു ഏടായിരുന്നു എന്ന് തന്നെ പറയാം. അതിന് പിന്നിൽ ചെമ്പൻ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ് കൂടി ആണ്. തിരക്കഥാകൃത്ത് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഇനിയും ഒരുപാട് അവസരങ്ങൾ ചെമ്പനെ കാത്തിരിപ്പുണ്ട് എന്നതിൽ സംശയമില്ല. ഇന്ദ്രൻസ് 1981ലെ ചൂതാട്ടം എന്ന സിനിമയിൽ ആരംഭിച്ചതാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതം. ഇന്ദ്രൻസ് മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരാളാണ്. കുടു കുടെ ചിരിപ്പിച്ച ഒരുപാടധികം റോളുകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 1993ൽ ഇറങ്ങിയ മേൽപ്പറമ്പിൽ ആൺവീട് എന്ന സിനിമയിലെ കല്യാണ ബ്രോക്കറുടെ വേഷം ഇന്ദ്രൻസിനെ കൂടുതൽ ശ്രദ്ധേയനാക്കി. പിന്നീടിങ്ങോട്ട് ഹാസ്യവേഷങ്ങളിൽ സ്ഥിരം സാന്നിധ്യമായി മാറിയ ഇന്ദ്രൻസ് അനിയൻ ബാവ ചേട്ടൻ ബാവ, CID ഉണ്ണികൃഷ്ണൻ BA BeD, ആദ്യത്തെ കണ്മണി തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ മലയാളികളെ മനസ് നിറഞ്ഞു ചിരിപ്പിച്ചു. 2004ലെ കഥാവശേഷൻ എന്ന സിനിമയിൽ ചെയ്ത ക്യാരക്ടർ റോൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായിരുന്നു. 2014ൽ അപ്പോത്തിക്കരി എന്ന ചലച്ചിത്രത്തിലെ വേഷം അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രത്യേക പരാമർശം നേടിക്കൊടുത്തു. ഒരുകാലത്ത് തമാശകൾ മാത്രം കണ്ടു ശീലിച്ച, ചിരിപ്പിക്കാൻ മാത്രം കഴിയുമെന്ന് നാം കരുതിയ നടൻ ആളൊരുക്കം എന്ന സിനിമയിലൂടെ വീണ്ടും ഞെട്ടിച്ചു. അതിലെ റോൾ 2017ലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ദ്രൻസിന് നേടിക്കൊടുത്തു. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച നടനുള്ള അംഗീകാരം അദ്ദേഹത്തിന് നേടിക്കൊടുത്തത് ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ മുഴുനീള റോളിലൂടെ ആണ്. മലയാള സിനിമാലോകത്തിൽ ഇന്ദ്രൻസ് എന്ന നടൻ ഇനിയും ഒരുപാട് വിസ്മയിപ്പിക്കാനുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ജ്ഞാനാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട യോഗ്യതകളില്‍ ആദ്യത്തേത് ശമവും ദമവും ആകുന്നു. ഇവ രണ്ടും ഒന്നിച്ചുപോകും. ഇന്ദ്രിയങ്ങളെ പുറത്തു പോയി അലഞ്ഞുതിരിയാതെ സ്വകേന്ദ്രങ്ങളില്‍ നിര്‍ത്തുന്നതാണ് ഈ സാധന. ‘ഇന്ദ്രിയം’ എന്നാല്‍ എന്താണെന്ന് ആദ്യം വിവരിക്കാം. ഇതു നമ്മുടെ കണ്ണുകള്‍, ഈ കണ്ണുകളല്ല ദര്‍ശനേന്ദ്രിയങ്ങള്‍: ഇവ ബാഹ്യകരണങ്ങള്‍മാത്രം. എനിക്ക് ഈ കണ്ണുകളുണ്ടായാലും നേത്രേന്ദ്രിയമില്ലെങ്കില്‍ കാണാന്‍ കഴിയില്ല. എന്നല്ല ഇന്ദ്രിയങ്ങളും കരണങ്ങളും ഉണ്ടായാലും മനസ്സുകൂടി സംബന്ധിച്ചില്ലെങ്കില്‍ ദര്‍ശനമുണ്ടാവില്ല. അതുകൊണ്ട് ഓരോ പ്രത്യക്ഷത്തിലും മൂന്നു സാധനങ്ങള്‍ വേണം; ആദ്യം ബാഹ്യകരണങ്ങള്‍, പിന്നെ അന്തരിന്ദ്രിയങ്ങള്‍, അവസാനം മനസ്സ്. ഇതിലേതെങ്കിലും ഒന്നില്ലാഞ്ഞാല്‍ പ്രത്യക്ഷമുണ്ടാവില്ല. മനസ്സ് ഇപ്രകാരം ബാഹ്യവും ആന്തരവുമായ രണ്ടു കരണങ്ങളില്‍ക്കൂടി വ്യാപരിക്കുന്നു. ഞാന്‍ വിഷയങ്ങളെ ദര്‍ശിക്കുമ്പോള്‍ മനസ്സ് പുറത്തുപോകുന്നു. ഇനി ഞാന്‍ കണ്ണടച്ച് എന്തെങ്കിലും ചിന്തിക്കുന്നുവെന്നിരിക്കട്ടെ: മനസ്സ് പുറത്തു പോകുന്നില്ലെങ്കിലും ആന്തരമായി വ്യാപരിക്കുന്നുണ്ട്. ഇങ്ങനെ, രണ്ടു സന്ദര്‍ഭങ്ങളിലും ഇന്ദ്രിയവ്യാപാരമുണ്ട്. ഞാന്‍ നിങ്ങളെ നോക്കി സംസാരിക്കുമ്പോള്‍ ഇന്ദ്രിയങ്ങളും കരണങ്ങളും പ്രവര്‍ത്തിക്കുന്നു. കണ്ണടച്ചു ചിന്തിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നെങ്കിലും കരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ദ്രിയങ്ങളുടെ പ്രവൃത്തി കൂടാതെ യാതൊരു മനോവ്യാപാരവുമില്ല. വല്ലൊരാലംബനവുമില്ലാതെ നിങ്ങള്‍ക്കൊന്നും സങ്കല്പിക്കാന്‍ കഴിയില്ലെന്നു കാണാം. കണ്ണുപൊട്ടനുപോലും, ഒരാലംബനത്തില്‍ക്കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. നേത്രവും ശ്രോത്രവും പ്രായേണ കര്‍മ്മനിരതങ്ങളാണ്. ഇന്ദ്രിയങ്ങള്‍ എന്നു പറയുന്നത് മസ്തിഷ്‌കത്തിലെ നാഡീകേന്ദ്രങ്ങളാണെന്നു പ്രത്യേകം ഓര്‍ക്കണം. ഈ കണ്ണും ചെവിയും കാണാനും കേള്‍ക്കാനുമുള്ള കരണങ്ങള്‍മാത്രം: ഇന്ദ്രിയങ്ങള്‍ ഉള്ളിലാണ്. വല്ല കാരണത്താലും ഇന്ദ്രിയങ്ങള്‍ നശിച്ചാല്‍, ഈ കണ്ണും ചെവിയുമുണ്ടായാലും, കാണാനോ കേള്‍ക്കാനോ സാധിക്കില്ല. അതുകൊണ്ടു മനഃസ്വാധീനതയ്ക്ക് ആദ്യം ഈ ഇന്ദ്രിയങ്ങളെ സ്വാധീനമാക്കാന്‍ കഴിയണം. മനസ്സിനെ ബാഹ്യമോ ആന്തരമോ ആയ വിഷയങ്ങളില്‍ വ്യാപരിക്കാത്തവിധം നിയന്ത്രിച്ച്, ഇന്ദ്രിയങ്ങളെ അതാതിന്റെ കേന്ദ്രത്തില്‍ നിര്‍ത്തുന്നതിനെയാണ് ഇവിടെ ശമദമങ്ങളെന്നു പറഞ്ഞത്. മനസ്സിനെ ബാഹ്യമുഖമാകാന്‍ വിടാത്തതു ശമം: ബാഹ്യകരണങ്ങളെ നിരോധിക്കുന്നതു ദമം. അടുത്ത സാധന ഏറ്റവും പ്രയാസമുള്ള തിതിക്ഷയാണ്. (തത്ത്വജ്ഞാനിയാവുക വളരെ പ്രയാസപ്പെട്ട പണിയാണ്!) ”തിന്‍മയെ എതിര്‍ക്കരുത്” എന്ന സഹിഷ്ണുതാദര്‍ശത്തില്‍ കുറഞ്ഞ ഒന്നുമല്ല തിതിക്ഷ. ഇതിന് അല്പം വിവരണം വേണം. നാം തിന്‍മയെ എതിര്‍ക്കുന്നില്ലായിരിക്കാം. എന്നാല്‍ അതേസമയം വളരെ ക്ലേശം തോന്നുന്നുണ്ടായിരിക്കും. ഒരുവന്‍ എന്നോടു വളരെ പരുഷമായി സംസാരിച്ചാല്‍, ഞാന്‍ അതിന് അയാളെ വെളിവായി വെറുത്തെന്നു വരില്ല, മറുവാക്ക് പറഞ്ഞെന്നു വരില്ല, കോപത്തെ അടക്കിനിര്‍ത്തിയെന്നും വരാം. എന്നാല്‍ കോപവും വെറുപ്പും ഉള്ളിലുണ്ടായിരിക്കും. അകമേ അതികംിനമായ വിരോധം അയാളോടു തോന്നുന്നുമുണ്ടാവും. ഇതു തിതിക്ഷയല്ല. വെറുപ്പോ കോപമോ ഒട്ടും തോന്നരുത്, പ്രതികാരചിന്തപോലുമരുത്. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ മനസ്സ് അത്ര ശാന്തമായിരിക്കണം. ഈ അവസ്ഥയിലായാലേ എനിക്കു തിതിക്ഷ സിദ്ധമായിട്ടുള്ളു: അതിനു മുമ്പില്ല. ദുഃഖങ്ങളെ എതിര്‍ക്കാനോ ഓടിക്കാനോ ഒരു വിചാരവുമില്ലാതെ, തെല്ലു വേദനയോ പശ്ചാത്താപമോപോലും മനസ്സില്‍ തോന്നാതെ, സര്‍വ്വവും സഹിക്കുക, ഇതാണ് തിതിക്ഷ. ഞാന്‍ പ്രതികാരം ചെയ്തില്ല: എന്നിട്ട് വലുതായ ആപത്തു സംഭവിക്കുന്നു. എനിക്കു തിതിക്ഷയുണ്ടെങ്കില്‍, എതിര്‍ക്കാത്തതില്‍ ഒരു പശ്ചാത്താപവും തോന്നാന്‍ പാടില്ല. മനസ്സ് ഈ അവസ്ഥയെ പ്രാപിച്ചാല്‍ അതു തിതിക്ഷയില്‍ പ്രതിഷ്ംിതമായി. ഈ തിതിക്ഷ ശീലിക്കാന്‍ ഭാരതീയര്‍ അസാധാരണങ്ങളായ പലതും ചെയ്യാറുണ്ട്. അവര്‍ ഭയങ്കരമായ ചൂടും തണുപ്പും കൂസാതെ സഹിക്കും. മഞ്ഞുകട്ടയും അവര്‍ക്കു നിസ്സാരം. എന്തെന്നാല്‍ ശരീരത്തെപ്പറ്റി അവര്‍ ഗൗനിക്കുന്നേയില്ല. അതിനെ ഒരു പരകീയവസ്തു എന്ന നിലയില്‍ അങ്ങനെതന്നെ വിട്ടിരിക്കയാണ്. ഇനിയത്തേത് ഉപരതിയാണ്. ഇന്ദ്രിയവിഷയങ്ങളെ ചിന്തിക്കാതിരിക്കുകയാണ് അത്. നമ്മുടെ സമയത്തിലേറെയും നാം ഇന്ദ്രിയവിഷയങ്ങളെ ചിന്തിച്ചുകളകയാണ്. നാം കണ്ടതും കേട്ടതും, കാണേണ്ടതും കേള്‍ക്കേണ്ടതും, തിന്നതും തിന്നുന്നതും തിന്നേണ്ടതുമായ ഓരോന്നിനെയും, മുമ്പു താമസിച്ച സ്ഥലങ്ങളെയും മറ്റോരോ വിഷയങ്ങളെയും പറ്റി സദാ ചിന്തിക്കയോ പറയുകയോ ചെയ്ത് നമ്മുടെ കാലമധികവും കളയുന്നു. വേദാന്തിയാവാന്‍ ആഗ്രഹിക്കുന്നവന്‍ ഈ ശീലം ഉപേക്ഷിക്കതന്നെ വേണം. അടുത്ത സാധന ശ്രദ്ധയാണ്: അതായത് വിശ്വാസം. മതത്തിലും ഈശ്വരനിലും ദൃഢവിശ്വാസമുണ്ടായിരിക്കണം. ഈ ശ്രദ്ധയുണ്ടാവുന്നതുവരെ ആര്‍ക്കും ജ്ഞാനിയാകുവാന്‍ യോഗ്യത സിദ്ധിക്കുന്നില്ല. ഈ ലോകത്തില്‍ പല ലക്ഷത്തിലൊരുവന്‍പോലും ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്ന് ഒരു മഹാത്മാവ് എന്നോടു പറയുകയുണ്ടായി. അതെന്തുകൊണ്ടാണെന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു; ”ഈ മുറിയില്‍ ഒരു കള്ളനുണ്ടെന്നു വിചാരിക്കുക. അടുത്ത മുറിയില്‍ വളരെ സ്വര്‍ണ്ണമുണ്ടെന്നു കള്ളന്നറിയാമെന്നും കരുതുക. ഈ മുറികള്‍ക്കിടയ്ക്ക് വളരെ നേര്‍ത്ത ഒരു തട്ടികയേയുള്ളു. എന്തായിരിക്കും ആ കള്ളന്റെ നില?” ഞാന്‍ പറഞ്ഞു; ”അവനു തീരെ ഉറക്കം വരില്ല. മനസ്സു മുഴുവന്‍ ആ സ്വര്‍ണ്ണം തട്ടാനുള്ള തക്കം പാര്‍ത്തുകൊണ്ടിരിക്കും.” അപ്പോള്‍, അദ്ദേഹം പറഞ്ഞു; ”ഈശ്വരനില്‍ വിശ്വസിക്കാനും അതോടൊപ്പം ഈശ്വരലാഭത്തിനുവേണ്ടി ഭ്രാന്തനാകാതിരിക്കുവാനും ഒരുവനു കഴിയുമെന്നു നീ വിചാരിക്കുന്നുവോ? അളവറ്റ അനന്താനന്ദനിധി അടുത്തുതന്നെ ഉണ്ടെന്നും അതു പ്രാപ്യമാണെന്നും സത്യമായി വിശ്വസിക്കുന്നെങ്കില്‍, അവന്‍ അതിനെ പ്രാപിക്കാനുള്ള പ്രയത്‌നത്തില്‍ ഭ്രാന്തനാകയില്ലേ?” ഈശ്വരനില്‍ ഉറച്ച വിശ്വാസവും അതുകൊണ്ട് തത്പ്രാപ്തിക്കുള്ള വ്യഗ്രതയും ചേര്‍ന്നതാണ് ശ്രദ്ധ. അടുത്തതു സമാധാനം, മനസ്സിനെ ഈശ്വരനില്‍ നിര്‍ത്താനുള്ള നിരന്തരാഭ്യാസം. ഒരു ദിവസംകൊണ്ട് ഒന്നും സാധ്യമല്ല. ഈശ്വരനിഷ്ം എന്നതു ഗുളികയാക്കി വിഴുങ്ങാവുന്നൊന്നല്ല. അതിനു കംിനവും നിരന്തരവുമായ അഭ്യാസം വേണം. ക്ഷമയോടും സ്‌ഥൈര്യത്തോടുംകൂടി അഭ്യസിച്ചാലേ മനസ്സു സ്വാധീനമാവൂ. അടുത്തതു മുമുക്ഷുത്വക്‌സമാണ്, തീവ്രമായ സ്വാതന്ത്ര്യതൃഷ്ണ (മോക്ഷേച്ഛ). എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ‘പൗരസ്ത്യദീപം’ (The Light of Asia) വായിച്ചിട്ടുള്ള നിങ്ങളില്‍ ചിലര്‍ക്ക് അതില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ബുദ്ധന്റെ ആദ്യത്തെ ഉപദേശഗീതം ഓര്‍മ്മയുണ്ടായിരിക്കും. അവിടെ ബുദ്ധന്റെ ഒരു വചനം; അഴലാമഴിയാര്‍ന്നശ്രുകണനേമിയിയന്നിടും ശൂന്യനാഭിയെഴും ജന്‍മമൃത്യുചക്രം പുണര്‍ന്നിടാന്‍ മുകരാനൊരുവന്‍ വേറെയില്ല നിന്നെപ്പിടിച്ചിടാന്‍: വലയുന്നിതു തന്നെത്താന്‍ വലയ്ക്കുന്നില്ലയാരുമേ. നമ്മുടെ കഷ്ടപ്പാടുകളെല്ലാം നാംതന്നെ വരിച്ചതാണ്. അതാണ് നമ്മുടെ സ്വഭാവം. ആ വൃദ്ധനായ ചൈനക്കാരന്‍ – അയാളെ അറുപതു കൊല്ലം തടവിലിട്ട് ഒരു പുതിയ ചക്രവര്‍ത്തിയുടെ പട്ടാഭിഷേകത്തിന്‍നാള്‍ വിട്ടയച്ചു – പുറത്തു വന്നപ്പോള്‍ തനിക്കു ജീവിക്കാന്‍ വയ്യെന്നു നിലവിളിച്ചു. അയാള്‍ക്കു തന്റെ ഇരുളടഞ്ഞ കൊടിയ തുറങ്കിലേക്ക്, എലികളുടേയും പെരുച്ചാഴികളുടേയും ഇടയിലേക്കുതന്നെ, മടങ്ങിപ്പോകണമത്രേ! അയാള്‍ക്കു വെളിച്ചം അസഹ്യമായിരുന്നു. അതുകൊണ്ട് ഒന്നുകില്‍ തന്നെ കൊല്ലണം, അല്ലെങ്കില്‍ തന്നെ തടവിലേക്കു മടക്കിയയ്ക്കണം എന്നയാള്‍ ആവശ്യപ്പെട്ടു. അങ്ങനെതന്നെ അയാളെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. ഇതുപോലെയാണ് എല്ലാ മനുഷ്യരുടേയും കഥ. നാം നാനാതരം കഷ്ടപ്പാടുകളുടേയും പിന്നാലെ പരക്കം പായുകയാണ്. അതില്‍നിന്ന് വിമുക്തരാകാന്‍ ഇഷ്ടവുമില്ല. നാം എന്നും ഭോഗങ്ങളുടെ പിന്നാലെ ഓടുന്നു. എന്നാല്‍ കൈയ്ക്കലെത്തുമ്പോഴേക്കും അത് പോയ്ക്കഴിഞ്ഞെന്നു കാണാം. നമ്മുടെ വിരല്‍പ്പഴുതില്‍ക്കൂടി അതു വഴുതിപ്പോയി. എന്തായാലും ഈ ഭ്രാന്തുപിടിച്ച ഓട്ടത്തില്‍നിന്നു നാം വിരമിക്കുന്നില്ല: ഓട്ടംതന്നെ ഓട്ടം. കണ്ണിനു കെട്ടുപെട്ട വിഡ്ഢികളാണ് നമ്മള്‍. [വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 3 സാധനകള്‍ (അമേരിക്കന്‍ പ്രസംഗം). പേജ് 49-55]
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Reddit-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഓൺലൈൻ Reddit വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു, MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് റെഡ്ഡിറ്റ് വീഡിയോയും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. റെഡ്ഡിറ്റ് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ Reddit വീഡിയോ ഡൗൺലോഡർ ആഡ്ഓൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. വീഡിയോ ഡ download ൺ‌ലോഡർ റെഡിറ്റ് ചെയ്യുകPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. വീഡിയോ ഡ download ൺ‌ലോഡർ റെഡിറ്റ് ചെയ്യുക കൂടെ വീഡിയോ ഡ download ൺ‌ലോഡർ റെഡിറ്റ് ചെയ്യുക MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, ഇപ്പോൾ നിങ്ങൾ Reddit വീഡിയോ ഡൗൺലോഡറിലേക്ക് നിങ്ങളുടെ വീഡിയോ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും തയ്യാറാണ്. ഞങ്ങളുടെ Reddit വീഡിയോ ഡൗൺലോഡർ ടൂളുകൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് വീഡിയോ ഡ download ൺ‌ലോഡർ റെഡിറ്റ് ചെയ്യുക സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. മാക്കിനുള്ള റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ മാക്കിനുള്ള ഏറ്റവും ഫലപ്രദമായ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ, മാക്കിലെ ഏത് വെബ്‌സൈറ്റിൽ നിന്നും റെഡ്ഡിറ്റ് വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ, സൗജന്യ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ മാക്. ഐഫോണിനായുള്ള റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ iPhone/iPad-ൽ Reddit വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ Reddit വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ സൗജന്യ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ, iPhone, iPad 2022 എന്നിവയ്‌ക്കുള്ള ഞങ്ങൾ അപ്ലിക്കേഷനുകൾ, iphone-നുള്ള എളുപ്പമുള്ള ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും ഒരു റെഡ്ഡിറ്റ് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം, Windows 64 PC-നുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, 4K Reddit വീഡിയോ ഡൌൺലോഡർ 64 ബിറ്റ് വിൻഡോകൾക്കായി ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-നുള്ള Reddit വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. Reddit വീഡിയോ ഡൗൺലോഡർ chromebook 2022-ൽ Chrome-നുള്ള മികച്ച റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ, 4K-യിലും മറ്റും Chromebook-ൽ റെഡ്ഡിറ്റ് വീഡിയോകൾ ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ Reddit വീഡിയോ ഡൗൺലോഡർ, സേവനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ റെഡ്ഡിറ്റ് വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K Reddit വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള റെഡ്ഡിറ്റ് വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ഒരു ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും റെഡ്ഡിറ്റ് വീഡിയോ കൺവെർട്ടർ സൗജന്യമാണ് ഒരേയൊരു ഗുണമേന്മയുള്ളതും റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ സൗജന്യവും - ഏത് റെഡ്ഡിറ്റ് വീഡിയോയും ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-ന് സൗജന്യ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ റെഡ്ഡിറ്റ് വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികം റെഡ്ഡിറ്റ് വീഡിയോ അല്ലെങ്കിൽ ഒരു റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, Reddit വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർക്കുക. റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, വീഡിയോ ഡ download ൺ‌ലോഡർ റെഡിറ്റ് ചെയ്യുക വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ടൂളുകളിൽ നിന്ന് റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ റെഡ്ഡിറ്റ് വെബ്സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ റെഡ്ഡിറ്റ് വീഡിയോ തിരഞ്ഞെടുക്കുക, ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക വീഡിയോ ഡ download ൺ‌ലോഡർ റെഡിറ്റ് ചെയ്യുകr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ടാണ് എല്ലാവരും നിങ്ങളും ഓൺലൈൻ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ ഉപയോഗിക്കേണ്ടത് ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. Reddit വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്മാർക്ക് ചെയ്യാം ഉദാഹരണത്തിന്, എനിക്ക് റെഡ്ഡിറ്റ് ക്രോം, ഫയർഫോക്സ് വിപുലീകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എങ്ങനെ ഈ വെബ്സൈറ്റ് സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Reddit ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ Reddit ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് ചെയ്യുക വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. Reddit വീഡിയോ ഡൗൺലോഡറും സേവനങ്ങളും കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് സൗജന്യം. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. Reddit വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക റെഡ്ഡിറ്റ് വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
എല്ലാവരും ആ കാഴ്ചയിൽ കുടുങ്ങി കിടക്കുവായിരുന്നു... ഒരു പക്ഷേ തങ്ങളുട കണ്ണുകൾക്ക് ആണോ കുഴപ്പം എന്ന് വരെ രച്ചുവും ലക്ഷ്മിയും ചിന്തിച്ചു പോയി... "ദർശന.... "രച്ചു അമർഷത്തോടെ വിളിച്ചു... രുദ്രാക്ഷയുടെ വിളിയിൽ ഞെട്ടിയുണർന്ന ദർശന അർജുനെ തന്റെ മുകളിൽ നിന്നും തള്ളി മാറ്റി സാരി നേരെ എടുത്തിട്ടു... അർജുൻ മുന്നിൽ കൂടി നിൽക്കുന്നവരെ കാണെ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിലും... ദർശന ബെഡിൽ നിന്നിം എഴുന്നേറ്റ് ആരെയും അഭിമുഖികരിക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു... അർജുൻ തലക്ക് കൈ കൊടുത്ത് മുന്നിൽ കൂടി നില്കുന്നവരിർക്ക് മിഴികൾ പായിച്ചു... "എടി നീ അപ്പോൾ..."രച്ചുവിന് എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു... ദച്ചു അപ്പോഴും നിറഞ്ഞ മിഴികൾ തുടച്ചു അപ്പോഴും അവൾ തലയുയർത്തി നോക്കിയില്ല... "നീ അപ്പോൾ ഞങ്ങളെ എല്ലാവരെയും ചതിക്കുക ആയിരുന്നു അല്ലേടി നശിച്ചവളെ... നിന്റെ സുഖം തേടി വന്നതാകും... നീ ഒക്കെ ആകും എന്റെ മോനെ കൊല്ലാൻ നോക്കിയതും..."ലക്ഷ്മി അവളെ നോക്കി ചോദിച്ചു... "എന്താടി നിന്റെ നാവ് ഇറങ്ങി പോയോ... അല്ലെങ്കിൽ നിനക്ക് തിരിച്ചു പറയാൻ അറിയാല്ലോ... ഭർത്താവ് ഇല്ലാത്ത സമയത്ത് അപ്പോൾ നീ ഇവനെ ഒക്കെ എത്ര തവണ കൂടെ കിടക്കാൻ വിളിച്ചു കാണും.." "ആന്റി... "അർജുൻ വന്ന ദേഷ്യം അടക്കി ഉയർന്ന സ്വരത്തിൽ അവരെ നോക്കി വിളിച്ചു... അപ്പോഴാണ് അടുത്ത് നിൽക്കുന്ന രൗദ്രഷിനെ അവൻ കാണുന്നത്... രുദ്ര...അർജുൻ വിളിച്ചതും ദർശന ഞെട്ടലോടെ മുന്നിലേക്ക് നോക്കി... അവിടെ കൈ കെട്ടി നില്കുന്നവനെ കാണെ അവൾക്ക് വല്ലായ്മ തോന്നി... ഹ്മ്മ്... അവൻ അർജുനെ നോക്കി ഒന്ന് അമർത്തി മൂളി... "അത് ഇവിടെ... നീ വിചാരിക്കുന്ന പോലെ ഒന്നും നടന്നിട്ട് ഇല്ല..."അർജുൻ പതർച്ച മാറ്റി പറഞ്ഞു... "അതിന്... അതിന് ഞാൻ വല്ലതും വിചാരിച്ചു എന്ന് ഞാൻ പറഞ്ഞോ അല്ലെങ്കിൽ തന്നെ എനിക്ക് എന്താ... ഇവൾ എന്റെ ആരാ... ആരും അല്ല.. ആ ഇവൾ ആരെ കൂടെ കിടന്നാലും എനിക്ക് എന്താ.."അജുനെ പുച്ഛിച്ചു രുദ്രൻ ദർശനയെ നോക്കി പറഞ്ഞു... അവൾ ഒന്നും ഇനി കേൾകാൻ വയ്യാതെ റൂമിൽ നിന്നും ഇറങ്ങി ഓടാൻ പോയതും അവളുടെ കൈകളെ രുദ്രൻ ബലത്തോടെ പിടിച്ചു.... അവളെ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി അവൻ പോക്കറ്റിൽ നിന്നും ഡിവോഴ്സ് നോട്ടീസ് എടുത്തു.... ശേഷം അവന്റെ കണ്ണുകൾ എന്തിമോ പരതി... തിരഞ്ഞ സാധനം കണ്ടതും അവൻ അവിടെ ഉള്ള ടാബ്ലിൻ അടുത്തേക്ക് പോയി... എല്ലാവരും അവൻ ചെയ്യാൻ പോകുന്ന പ്രവർത്തി നോക്കി നിന്നു... ടേബിളിൽ നിന്നും അവൻ തീപ്പെട്ടി എടുത്തു ആ ഡിവോഴ്സ് നോട്ടീസ് കത്തിച്ചു... അവന്റെ ആ നീക്കത്തിൽ എല്ലാവരും ഞെട്ടി "രുദ്ര നീ എന്തിനാടാ... അത് കത്തിച്ചു കളഞ്ഞത്....ഇനി നമ്മൾക്ക് ഇവളെ വേണ്ടെടാ..."ലക്ഷ്മി സ്വന്തം മകൻറെ പ്രവർത്തിയെ നോക്കി പറഞ്ഞതും രച്ചുവും കൂടെ ഏറ്റു പറഞ്ഞു... "അതെ രുദ്രേട്ടാ ഇനി നമ്മുക്ക് ഇവളെ വേണ്ട..." പ്രവീൺ എന്നാൽ ഒന്നും പറയാതെ കൈകൾ കെട്ടി നിന്നു... "അതിന് ഇനി ഇവളെ ആർക്ക് വേണം.. രൗദ്രഷിന്റെ ജീവിതം തകർത്തവളാണ് ഈ ദർശന... എന്നെ ചതിച്ചു അധിക കാലം ഒന്നും നീ വാഴില്ല.... വെറുതെ വിട്ടപ്പോൾ ആളെ അയച്ചു കൊല്ലാൻ നോക്കുന്നല്ലെടി... "പറഞ്ഞു തീർന്നതും അവളുടെ കവിളിൽ പടക്കം പൊട്ടുന്ന തരത്തിൽ അവൻ ആഞ്ഞു അടിച്ചു.. അവളുടെ നിറഞ്ഞു മിഴികൾ കാണെ അവൻ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല... "നിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചാൽ അടുത്ത അടിയും നിനക്ക് കൊളും.."അവന്റെ ചുവന്ന കണ്ണുകൾ കാണെ ദർശന പേടിയോടെ ഉമിന്നീർ ഇറക്കി... "ടാ... &@&@*മോന്റെ നീ അവളെ തല്ലി അല്ലേടാ..."അർജുൻ രുദ്രന്റെ കോളറിൽ പിടിച്ചു... "ഞാൻ എന്റെ ഭാര്യയെ ആണ് തല്ലിയത് ഇത് ഞങ്ങളുടെ കുടുംബപ്രശ്നം അതിൽ ഇടപെടാൻ നീ ആരാടാ..."കോളറിൽ നിന്നും അർജുന്റെ കൈ വേർപെടുത്തി അവനെ പിറകിലേക്ക് തള്ളി... കൊണ്ട് രുദ്രൻ പറഞ്ഞു... "മോനെ എന്താടാ നീ പറഞ്ഞെ ഇവൾ ആണോ നിന്നെ ഈ പരുവത്തിൽ ആക്കിയേ..."ലക്ഷ്മി നെഞ്ചിൽ കൈ വച്ചു "അതെ അമ്മേ ഇവൾ ആണ്... എന്റെ കാർ ആക്‌സിഡന്റ് ആക്കിയത്.."അവൾക്ക് കിട്ടാത്തത് ഒന്നും വേറെ ആർക്കും കിട്ടാതെ ഇരിക്കാൻ വേണ്ടി..."രുദ്രൻ പുച്ഛിച്ചു... "ഞാൻ ഒന്നും ചെയ്തിട്ടില്ല.... രുദ്രേട്ടനെ ഞാൻ ഒന്നും ചെയ്യില്ല.." "ഒന്നടങ്ങാടി പുല്ലേ അവളുടെ കള്ള കണ്ണീരും നാടകവും എല്ലാം അറിഞ്ഞിട്ട് ആണ് ഞാൻ ഇവിടെ നില്കുന്നെ കൂടുതൽ നാടകം കളിച്ചാൽ ഉണ്ടല്ലോ... " "ഇനി ഒരക്ഷരം നീ മിണ്ടരുത്... "രുദ്രൻ ചുണ്ടിൽ വിരൽ വച്ചു അവളെ നോക്കി പറഞ്ഞ... 'പിന്നെ ഒരു കാര്യം നാളെ എന്റെ വിവാഹം ആണ് അപ്പു ആയിട്ട്... നീ അത് കാണണം...' "അത് കണ്ട് നീ നീറണം...." ശേഷം അവളുടെ കൈയിൽ ബലം ആയി പിടിച്ചു കൊണ്ടവൻ അവന്റെ റൂമിലേക്ക് കൊണ്ട് പോയി...അവൾ കണ്ണീരോടെ അവന്റെ കൂടെ ഒരു പാവ കണക്കെ ചെന്നു അർജുൻ എല്ലാം കൈയിൽ നിന്ന് പോയ കണക്കെ തലയിൽ കൈ വെച്ചിരുന്നു... പ്രവീൺ അർജുനെ പിടിച്ചു എഴുന്നേല്പിയ്ച്ചു അവന്റെ റൂമിലേക്ക് കൊണ്ട് പോയി... അർജുനെ അറപ്പോടെ ലക്ഷ്മിയും രുദ്രാക്ഷയും നോക്കി... 💕💕 രുദ്രൻ അവളെ ബെഡിൽ കൊണ്ട് ഇട്ട്... അവളെ ദഹിപ്പിച്ചു നോക്കി ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആകാൻ പോയി... അവൾ കാൽ മുട്ടിൽ മുഖം ഒളിപ്പിച്ചു കരഞ്ഞു കൊണ്ടിരുന്നു.... അവളുടെ ഓർമ്മകൾ ഏതാനും മണിക്കൂറുകൾക്ക് പുറകെ പോയി... 💕💕 അർജുനേട്ടൻ പറഞ്ഞു ഫ്രഷ് ആയി ഇറങ്ങി... ഒരു സാരി എടുത്ത് ഉടുത്തു കൊണ്ടിരുന്നപ്പോൾ ആണ് ചൂട് സഹിക്കാൻ വയ്യാതെ ആയത്... പകുതി ഉടുത്ത സാരി കൈയിൽ പിടിച്ചു സ്വിച്ച് ഓൺ ചെയ്തു... നനഞ കൈ ആയത് കൊണ്ട് തന്നെ ഷോക്ക് അടിച്ചു.... ഷോക്ക് അടിച്ചു താഴേക്ക് തെറിച്ചു വീണു അപ്പോഴേക്കും തന്റെ ബോധം പോയി... പിന്നെ എന്താണ് എന്ന് അവൾക്ക് സംഭവിച്ചത്.... അർജുൻ എങ്ങനെ റൂമിൽ വന്നു... ഒന്നും ഓർമ ഇല്ല.... ഇന്നിതാ... ഭർത്താവിനെ കൊല്ലാൻ നോക്കിയവൾ ആയി... നാളെ ഭർത്താവിൻ വേറെ ഒരു അവകാശി... തനിക്ക് മാത്രം എന്താണ് ഇങ്ങനെ ഒരു വിധി... 💕 അജുനെ റൂമിൽ ആക്കി പ്രവീൺ റൂമിലേക്ക് പോയി... അവൻ നേരത്തെ നടന്ന സംഭവവികാസങ്ങളെ പറ്റി ഓർത്തു... ഒരു ബുക്ക്‌ വായിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയതാണ്... അപ്പോഴാണ് ദർശനയുടെ റൂമിൽ നിന്നും ശബ്‌ദം കേട്ടത് റൂം ലോക്ക് അല്ലാഞ്ഞത് കൊണ്ട് തന്നെ.അകത്തേക്ക് കയറി... താഴെ കിടക്കുന്നവളെ കാണെ അവൻ നെറ്റി ചുളിച്ചു നോക്കി.. പൾസ് ചെക്ക് ചെയ്തപ്പോഴേക്കീം കുറവ് ആണ് ശ്വാസം അവൾ എടുക്കാൻ ബുദ്ധിമുട്ടുന്നു എന്ന് കണ്ടപ്പോൾ ചുറ്റും ഒന്ന് നോക്കി... ഓൺ ആയ സ്വിച്ച് കണ്ടപ്പോൾ മനസിലായി ഷോക്ക് അടിച്ചത് ആണെന്ന്.. അവളെ ബെഡിലേക് കിടത്തി കൃത്രിമ ശ്വാസം നൽകി... അത്രെയേ ഉള്ളു... അവളെ എങ്ങനെ എങ്കിലും രക്ഷിക്കണം.. ആയിരുന്നു.... അർജുൻ കണ്ണുകൾ അടച്ചു ബെഡിലേക്ക് ചാരി ഇരിന്നു.... നടക്കാൻ പോണത് എന്തെന്ന് അറിയാതെ........തുടരും………..........
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കൃഷിക്കാരനായ അച്ഛന് പ്രായമേറെയായി. അതിനാല്‍ ആ പ്രാവശ്യം കൃഷിയിറക്കാന്‍ തന്റെ അഞ്ചു മക്കളെ അദ്ദേഹം ചുമതലപ്പെടുത്തി. ഒരാള്‍ വന്ന് കുഴികുത്തി, മറ്റോരാള്‍ മണ്ണിട്ടുമൂടി. ഇനിയുമൊരാള്‍ മുടങ്ങാതെ വെള്ളമൊഴിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിത്ത് മുളച്ചില്ല. ഒടുവില്‍ അഞ്ചു മക്കളേയും വിളിച്ച് അച്ഛന്‍ കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് വിത്തിടേണ്ട മകന്‍ അതു ചെയ്തില്ലെന്ന്. വിത്തു പാകാതെ മറ്റെന്തു ജോലി ചെയ്തിട്ടും കാര്യമെന്ത്? വിത്തിടാനാണല്ലോ ജോലി എല്ലാം ചെയ്യുന്നത്. ഏതു ജോലിയി‍ലും വേണ്ടത് ശ്രദ്ധയാണ്. ഈ കഥയിലെ വിത്തിന്റെ സ്ഥാനമാണ് അതിനുള്ളത്. ആത്മര്‍ത്ഥതയില്ലാതെ ഏതു ജോലി ചെയ്താലും നാം ഉദ്ദേശിച്ച ഫലം പൂര്‍ണ്ണമായും ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ നാം ചെയ്യുന്ന കര്‍മ്മത്തില്‍ പരിപൂര്‍ണ സമര്‍പ്പണം വേണം. അപ്പോള്‍ ജോലി ചെയ്യുന്നതുതന്നെ ആനന്ദമായി തോന്നും. ശരിക്കും പറഞ്ഞാല്‍ അത്തരം ജോലി ഈശ്വരപൂജയ്ക്കു തുല്യമാണ്. വിവേകാനന്ദസ്വാമി, വിനോബാജി, മഹാത്മാഗാന്ധി, തെരേസ തുടങ്ങിയ കര്‍മ്മയോഗികളുടെ പ്രവൃത്തി നിരീക്ഷിച്ചാല്‍ ഈ സത്യം നമുക്ക് മനസ്സിലാകും. അവരുടെ വിജയരഹസ്യവും ഇതു തന്നെയായിരുന്നു. കര്‍മ്മഫലത്തിലില്ല, കര്‍മ്മം ചെയ്യുന്നതില്‍ തന്നെയായിരുന്നു അവര്‍ ആനന്ദം അനുഭവിച്ചിരുന്നത്. അത്തരം കര്‍മ്മത്തിന്റെ ഫലവും മഹനീയമായിരിക്കും. ദിവസവും കുറച്ചുനേരം പ്രാര്‍ത്ഥനയ്ക്കു ശേഷം ശാന്തമായി സ്വന്തം ജോലിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നു ചിന്തിക്കുക. മാര്‍ഗനിര്‍ദ്ദേശത്തിനായി ഈശ്വരനോട് അപേക്ഷിക്കുക. അപ്പോള്‍ കര്‍മ്മമേഖല പുഷ്ടിപ്പെടുന്നതു കാണാം.
പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്. ?? യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക് ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്. കാരണം, യുദ്ധം ഒരു ദേശത്തെ മുഴുവന്‍ നിലയില്ലാക്കയത്തിലേക്ക് അടിപതറിക്കും. മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേല്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണത്. ഒരു ബുള്ളറ്റ്, ഒരു ഗ്രനേഡ്, ഒരു ഷെല്‍ അതുമതി ഒരു ഗ്രാമത്തെയും അവരുടെ മനസ്സുകളെയും തകര്‍ത്തെറിയാന്‍... എനിക്ക് ശ്രീലങ്കയിലെ ബട്ടിക്കളോവയില്‍ ഒരു സുഹൃത്തുണ്ട്. ജീവലത. യുദ്ധത്തില്‍ അമ്മയും, ഭര്‍ത്താവും, മകളും, മകനും നഷ്ടപ്പെട്ട സ്ത്രീ. അവരുടെ മകളെ ശ്രീലങ്കന്‍ സൈന്യം റേപ്പ് ചെയ്തു കൊല്ലുകയായിരുന്നു. ജീവ താമസിക്കുന്നത് കടലിനോടു ചേര്‍ന്ന ഒറ്റ മുറി മാത്രമുള്ള ഒരു കുഞ്ഞുവീട്ടിലാണ്. വരാന്തയില്‍ ഇരുന്നാല്‍ തൊട്ടടുത്ത് കടലില്‍ തിരയടിക്കുന്നത് കാണാം. ആ വീടിനു മുന്നില്‍, വെറും മണലില്‍ ഇരുന്നുകൊണ്ട് ജീവ ഒരിക്കല്‍ എന്നോട് അവളുടെ കഥ പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോഴേക്കും ലോകത്തെ എല്ലാ വെടിയുണ്ടകളും എന്റെ നെഞ്ചില്‍ വന്നു തറച്ചിരുന്നെങ്കില്‍ എന്നെനിക്കു തോന്നി. അത്രയ്ക്ക് സഹിച്ച സ്ത്രീയാണ് എന്റെ മുന്നില്‍ ഇരിക്കുന്നത്. പുലികള്‍ നിര്‍ബന്ധമായി LTTE യില്‍ ചേര്‍ത്ത പന്ത്രണ്ടു വയസുകാരനായ മകനെക്കുറിച്ച് ജീവ പറഞ്ഞത് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല: ''അവന്‍ ജീവനോടെ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പാണ്. പണ്ടേ മരിച്ചുപോയിക്കാണും, എന്റെ മകന്‍. അവനു യുദ്ധവും, ബോംബും, പട്ടാളക്കാരും ഒക്കെ പേടിയായിരുന്നു..രാത്രികാലങ്ങളില്‍, ആകാശത്തുകൂടി ഹെലികോപ്ടറുകള്‍ പറന്നുപോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ എന്നെ കെട്ടിപ്പിടിക്കും.ഒരിക്കല്‍, ജാഫ്‌ന കത്തിയെരിഞ്ഞ ഒരു ദിവസം എന്നോട് അവന്‍ വേദനയോടെ പറഞ്ഞു അമ്മാ, നമുക്ക് ചൈനക്കാരുടെ മുഖം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അവരെ എല്ലാവരെയും കണ്ടാല്‍ ഒരുപോലെയിരിക്കും. അപ്പോള്‍ നിറം നോക്കി അവര്‍ക്ക് നമ്മളെ തിരിച്ചറിയാനും, വെടിവെക്കാനും, പെട്രോള്‍ ഒഴിച്ച് കത്തിക്കാനും കഴിയില്ലല്ലോ. എന്തിനാ നമ്മള്‍ ഇത്ര കറുത്ത് പോയത്. അതുകൊണ്ടല്ലേ സിംഹളകുട്ടികള്‍ എന്നെ കാണുമ്പോള്‍ ഒക്കെ മുഖത്തു തുപ്പുന്നത്...'' ഇത് പറയുമ്പോള്‍ ജീവയുടെ കണ്ണില്‍ നിന്നും ചോരയാണ് ഒഴുകുന്നതെന്ന് എനിക്ക് തോന്നി. ചാവേര്‍ ആകാന്‍ വിധിക്കപ്പെട്ട, ബോംബേറില്‍ ചിതറിതെറിച്ച നൂറായിരം കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ ഞാനും അറിയാതെ വിതുമ്പിപ്പോയി. ഞാന്‍ വെറുതെ അവരുടെ കൈപിടിച്ചു. ആശ്വാസവാക്കുകള്‍ വെറും നുണകള്‍ ആകുമെന്ന് എനിക്കറിയാം. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഈഴം യുദ്ധത്തിന്റെ ഓരോ വഴിത്തിരിവും ജീവയുടെയും, അതുപോലെയുള്ള ഒരായിരം പെണ്ണുങ്ങളുടെയും ജീവിതത്തില്‍ ബോംബിനെക്കാള്‍ പ്രഹരശേഷിയുള്ള നൊമ്പരങ്ങള്‍ മാത്രം ആണ് വര്‍ഷിച്ചത്. ഓരോ തവണയും ഈഴം ജയിക്കുമ്പോഴും, നേരെ തിരിച്ചാകുമ്പോഴും ജാഫ്‌നയിലെയും, ബട്ടിക്കലോവയിലെയും, കിളിനോചിയിലെയും വാവുനിയയിലെയും, അമ്മമാരുടെ നെഞ്ഞുരുകും. ഓരോ പുലിയും കൊല്ലപ്പെടുമ്പോഴും, വിദൂര ഗ്രാമങ്ങളിലെ മൈതാനിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ LTTE ഭടന്മാര്‍ വന്നു ബലമായി പിടിച്ചുകൊണ്ട് പോയി അവരുടെ വിമോചനസൈന്യത്തില്‍ ചേര്‍ക്കും. പിന്നീട് ഒരിക്കലും കാണാനാവാത്ത ആ കുഞ്ഞുങ്ങളുടെ ഓര്‍മ്മ പോലും അവരുടെ മനസ്സിനെ ചുട്ടു പഴുപ്പിക്കുന്നു. അതുപോലെ, ഓരോ ചാവേര്‍ ആക്രമണവും കഴിഞ്ഞാല്‍ പിന്നെ ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ തേരോട്ടമാണ്. പന്ത്രണ്ടും, പതിമൂന്നും വയസുള്ള കുഞ്ഞുപെണ്‍കുട്ടികളുടെ ശരീരങ്ങള്‍ അവര്‍ക്ക് തമിഴു ഈഴത്തിന്റെ പ്രതീകമാണ്. പെണ്‍കുട്ടികള്‍ ആര്‍ത്തു നിലവിളിക്കുമ്പോള്‍ അത് തമിഴകഗോത്രാഭിമാനത്തിനു മേലുള്ള സിംഹളദേശിയതയുടെ വിജയമായിക്കരുതി ശ്രീലങ്കന്‍ പട്ടാളക്കാര്‍ ആഹ്ലാദിച്ചു. അങ്ങനെ പുലികളും, പട്ടാളവും ചേര്‍ന്ന് കുഴച്ചുമറിച്ചിട്ട പെണ്‍ജീവിതങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് യുദ്ധത്തിന്റെ നിരര്‍ത്ഥകതയാണ്. ചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്താത്ത ഒട്ടനവധി മുറിവുകള്‍ ആണ് വംശഹത്യകളും, യുദ്ധങ്ങളും ഉണ്ടാക്കുന്നതെന്ന് മനസിലാക്കാന്‍ ജീവലതയെ അറിഞ്ഞാല്‍ മതി. ഒരു കാലത്ത് അവരുടെ ഗ്രാമം മത്സ്യകൃഷിയുടെയും ചെമ്മീന്‍ കൃഷിയുടെയും, ഒണക്കമീന്‍ സംസ്‌ക്കരണത്തിന്റെയും ഒക്കെ പ്രധാനകേന്ദ്രമായിരുന്നു. തേങ്ങയും, നെല്ലും തഴച്ചു വളര്‍ന്നിരുന്ന, ശീമക്കൊന്നയും പൂവരശ്ശും അതിരിടുന്ന കുഞ്ഞു വീടുകള്‍ ഉള്ള കേരളം പോലുള്ള മനോഹരദേശം. ഇന്ന് പക്ഷെ വെടിമരുന്നും ബോംബും വീണു കരിഞ്ഞുപോയ മണ്ണാണ് അത്. യുദ്ധവും, ലാന്‍ഡ്മൈനുകളും, പലായനങ്ങളും, അവരുടെ കൃഷിയെയും, തീരത്തെയും കടലിലെ ജീവിതത്തെയും ഒക്കെ എന്നെന്നേക്കുമായി അശാന്തിയിലാക്കുകയായിരുന്നു. പറഞ്ഞു വന്നത് ഇത്രമാത്രം. ദേശാഭിമാനത്തിന്റെ ഉന്മാദങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്നത് അധികാരരാഷ്ട്രീയം മാത്രമാണ്, ജനതയല്ല. സമയം കിട്ടുമെങ്കില്‍ 'Stolen Voices' എന്ന പുസ്തകം വായിക്കൂ. ഒന്നാം ലോകമഹായുദ്ധം മുതല്‍ ഇറാക്ക് യുദ്ധം വരെ അനുഭവിച്ചറിഞ്ഞ കുഞ്ഞുങ്ങളുടെ ഡയറികുറിപ്പുകള്‍ ആണ് അതില്‍. അപഹരിക്കപ്പെട്ട ശബ്ദങ്ങള്‍! നിങ്ങള്‍ കരഞ്ഞു പോകും. യുക്രൈയിനിലേയും റഷ്യയിലെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശബ്ദവും ജീവിതവും അപഹരിക്കപ്പെടാതിരിക്കട്ടെ എന്നാശിക്കാം. ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാല്‍ സമൂഹമാധ്യമങ്ങള്‍ നിറയട്ടെ.
ബോറിസ് ജോൺസൺ രാജിക്ക് ഏറ്റവും സമ്മർദ്ദം നൽകാനായത് മുൻ ചാൻസലർ കൂടിയായ ഋഷി സുനകിൻറെ രാജിയാണ്. മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി മന്ത്രിമാരുടെ കൂട്ട വാക്കൗട്ടിന് കാരണമായി. ... ബോറിസ് ജോൺസൺ രാജിവച്ചു ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു.കൂടെയുള്ള മറ്റ് മന്ത്രിമാരുടെ സമ്മർദ്ദമാണ് രാജിയിലേക്കെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, സഭയിലെ പാർട്ടിയുടെ നേതാവ് ആരായിരിക്കുമെന്നും രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നും ... അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗാന്ധിനഗർ: ഇന്ത്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. പൂജാരിമാർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. നേരത്തെ ... ബോറിസ് ജോൺസണും ബുൾഡോസറിൽ; സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി വീഡിയോ ഗാന്ധിനഗർ: ഇന്ത്യാ സന്ദർശനത്തിനിടെ ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം ഫാക്ടറി സന്ദർശിച്ചത്. ഫാക്ടറിയിലെ പുതിയ ... ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ അന്തരിച്ചു ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ വാൾ അന്തരിച്ചു.79 വയസ്സായിരുന്നു. ലണ്ടൻ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഷാർലറ്റ് ജോൺസൺ ... ‘ഇന്ത്യൻ വാക്സിന് അംഗീകാരം നൽകണം‘; യൂറോപ്യൻ യൂണിയനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടൻ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ അംഗീകാരം നൽകിയ വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയൻ ... ഇന്ത്യ- യുകെ വാണിജ്യ പങ്കാളിത്തം; ലക്‌ഷ്യം 2030 ഓടെ വ്യാപാരം ഇരട്ടിയാക്കുവാൻ ; ബോറിസ് ജോൺസണുമായി പ്രധാനമന്ത്രിയുടെ വെർച്വൽ മീറ്റ് ചൊവ്വാഴ്ച ഡൽഹി: വ്യാപാരം, ആരോഗ്യം, കാലാവസ്ഥ, പ്രതിരോധം എന്നിവയിലുടനീളം യുകെയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അംഗീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ചൊവ്വാഴ്ച ... ചൈനയ്ക്കെതിരായ സഖ്യ രൂപീകരണം; ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലേക്ക് ലണ്ടൻ: ചൈനയുടെ അധിനിവേശ നയങ്ങൾക്കെതിരായ അന്താരാഷ്ട്ര സഖ്യ രൂപീകരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഇൻഡോ പസഫിക് മേഖലയിൽ ചൈനക്കെതിരെ ... ‘കൊവിഡിന്റെ പുതിയ വകഭേദം മാരകമായേക്കാം‘; മുന്നറിയിപ്പുമായി ബോറിസ് ജോൺസൺ, ഭീതിയുടെ കരിനിഴൽ പടരുന്നു ലണ്ടൻ: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും ... രാജിവെയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ : ശമ്പളം കൊണ്ട് ജീവിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി ലണ്ടൻ : രാജിവെയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ ലഭിക്കുന്ന 1,50,402 പൗണ്ടു കൊണ്ട് തനിക്കു ജീവിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത ... ബ്രിട്ടണിൽ ലോക്ഡൗൺ ഇളവുകൾ : അഞ്ചു ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ബോറിസ് ജോൺസൺ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കർശനമായി ഉപാധികളോടെ സമ്പദ്‌വ്യവസ്ഥ സർക്കാർ തുറന്നു കൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു.ബുധനാഴ്ച മുതൽ ജനങ്ങൾക്ക് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കും.വീട്ടിൽ ... ബ്രിട്ടനിൽ ബോറിസ് ജോണ്‍സണ്‍ വിജയത്തിലേക്ക്‌ ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി, ജെറമി കോർബിൻ രാജിവെച്ചു ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച 441 സീറ്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി 236 സീറ്റ് നേടി ... പ്രീതി പട്ടേൽ, ഋഷി സുനാക്, അലോക് ശർമ്മ; ബ്രിട്ടീഷ് മന്ത്രിസഭയിൽ മൂന്ന് ഇന്ത്യൻ വംശജർ ലണ്ടൻ: ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിൽ നിർണ്ണായക വകുപ്പുകളിൽ മൂന്ന് ഇന്ത്യൻ വംശജർ. പ്രീതി പട്ടേൽ, ഋഷി സുനാക്, അലോക് ശർമ്മ എന്നിവരാണ് ബ്രിട്ടീഷ് ... ബോറിസ് ജോൺസൺ: തീവ്രദേശീയതയുടെയും മുസ്ലീം കുടിയേറ്റ വിരുദ്ധതയുടെയും പ്രതീകം, അമിത മതബോധം മുസ്ലീം സമൂഹത്തിനെ നൂറ്റാണ്ടുകൾ പിന്നോട്ട് നയിച്ചെന്ന് പരസ്യമായി പ്രസ്താവിച്ച നേതാവ് കടുത്ത ദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണ് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ജോൺസൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ... മുസ്ലിം കുടിയേറ്റത്തിന് എതിര്, മോദിയുമായി മികച്ച സൗഹൃദം:’ഇന്ത്യയുടെ മരുമകനെന്ന്’ സ്വയം വിലയിരുത്തിയ ബോറിസ് ജോണ്‍സണ്‍ തൊട്ടടുത്ത എതിരാളിയായ ജർമി ഹണ്ടിനേക്കാൾ ഏതാണ്ട് ഇരട്ടിയോളം വോട്ടുകൾ നൽകി ബോറിസ് ജോൺസനെ ഭരിയ്ക്കുന്ന പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ അംഗങ്ങൾ തങ്ങളുടെ നേതാവായും അതുവഴി ബ്രിട്ടീഷ് പ്രധാനമന്ത്രിയായും ... ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ... Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » വിശേഷം » രാഷ്ട്രം » പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന്‍ രാഹുല്‍ ഗാന്ധി പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന്‍ രാഹുല്‍ ഗാന്ധി Fri, 16-05-2014 05:45:00 PM ; ന്യൂഡല്‍ഹി പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന്‍ രാഹുല്‍ ഗാന്ധി. കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയ തോൽവി ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് ഇന്ത്യ കണ്ടത്.എന്നിരുന്നാല്‍ തന്നെയും പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മയും യു.പി.എ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയും ചിരിച്ച മുഖവുമായാണ് മാദ്ധ്യമങ്ങളെ കണ്ടത്. പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ടായിരുന്നു രാഹുൽ തുടങ്ങിയത്. കോൺഗ്രസ് വളരെ മോംശം പ്രകടനമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയ്ക്കുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും രാഹുൽ പറഞ്ഞു. പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പുതിയ സർക്കാർ രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിനോട് സന്ധി ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സോണിയ പറഞ്ഞു. എതിരാളികളെ കോൺഗ്രസ് നേരിട്ടുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും സോണിയ പറഞ്ഞു. സർക്കാരിന് ആശസംകളും കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അര്‍പ്പിച്ചാണ് സോണിയ മടങ്ങിയത്. അമേഠിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയെയും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കുമാര്‍ ബിശ്വാസിനെയും പിന്‍തള്ളി അമേഠിയില്‍ രാഹുൽ ഗാന്ധി വിജയിച്ചു. ബി.ജെ.പിയുടെ അജയ് അഗര്‍വാളിനെ പിന്തള്ളി റായ്ബറേലിയില്‍ സോണിയാ ഗാന്ധിയും വിജയിച്ചു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
1990 കളുടെ തുടക്കത്തിൽ ബാംഗ്ലൂരിലെ പ്രീമിയർ ബുക്ക് ഷോപ്പിലൂടെ പുസ്തകങ്ങളിൽ കണ്ണയച്ച് നടക്കുന്നതിനിടയിലാണ് രാമചന്ദ്ര ഗുഹ ഒരു പുസ്തകത്തിന്റെ ശീർഷകത്തിന് മുന്നിൽ നിശ്ചലനായത്. കർണ്ണാടയ്ക്കപ്പുറം അജ്ഞാതനായ ഒരാളെഴുതിയ പുസ്തകമായിരുന്നു അത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറൽ റിസർച്ച് ആൻഡ് ആക്ഷൻ എന്ന പേരിലുള്ള ഒരു പ്രാദേശിക എൻ.ജി.ഒ പ്രസിദ്ധീകരിച്ച ‘ദി ഫ്ലമിംഗ് ഫീറ്റ്’ ആയിരുന്നു ആ പുസ്തകം. എഴുതിയാളുടെ പേര് ഡി.ആർ നാഗരാജ്. ബാംഗ്ലൂർ സർവകലാശാലയിലെ കന്നഡ പ്രൊഫസറായിരുന്നു അദ്ദേഹം. ബാംഗ്ലൂർ സർവ്വകലാശാലയിലെ കന്നട വിഭാഗത്തിൽ നിന്ന് തന്നെയാണ് അദ്ദേഹം ഗവേഷണ ബിരുദവും കരസ്ഥമാക്കിയത്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഡൽഹി സി.എസ്.ഡി.എസ്, ചിക്കാഗോ സർവ്വകലാശാല എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും ഡി.ആർ നാഗരാജ് സേവനമനുഷ്ടിച്ചു. കന്നടയിലും ഇംഗ്ലീഷിലുമായി നിരവധി കൃതികൾ രചിച്ചു. ഡി.ആർ നാഗരാജ് 1954 ൽ മൈസൂരിൽ ജനിച്ച നാഗരാജ് 1998 ൽ നാൽപത്തിനാലാം വയസ്സിൽ ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. അല്പകാലത്തെ ജീവിതം കൊണ്ട് ആഴമുള്ള ചിന്തകളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ധൈഷണികമായ സംവാദങ്ങൾക്ക് അനേകം സാധ്യതകൾ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അവശേഷിപ്പിക്കുന്നു. ഒരു സാഹിത്യ പഠിതാവായിരിക്കുമ്പോൾ തന്നെ സാമൂഹ്യശാസ്ത്ര വിശകലനത്തിന്റെ രീതിവഴികളെ അദ്ദേഹം പിന്തുടർന്നിരുന്നു. ‘ജ്വലിക്കുന്ന പാദങ്ങ’ളുടെ ആമുഖത്തിൽ നാ​ഗരാജ് ഇങ്ങനെ എഴുതുന്നു: “ഒരു സമൂഹത്തിലെ സങ്കീർണ്ണമായ സാമൂഹിക-രാഷ്ട്രീയ പ്രക്രിയകളെ പഠിക്കുവാൻ സഹായിക്കുന്ന ഒരു കണ്ണാടിയായോ വിളക്കായോ സാഹിത്യത്തിനു പ്രവർത്തിക്കാനാകും.” അതുകൊണ്ടുതന്നെ രൂപകങ്ങളുടെ ഭാഷ ചിലയിടങ്ങളിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ രണ്ടാം ഭാഗം സാഹിത്യവിചാരങ്ങളാണ്. കന്നടയിലെ ദലിത് എഴുത്തുകളും കന്നട നോവൽ – ചെറുകഥ എന്നിവയിലെ ദലിത് അവബോധം എന്നിങ്ങനെ ചിന്തയുടെ വിടർന്ന പ്രതലത്തെ ഈ ഗ്രന്ഥത്തിൽ കാണാം. ജ്വലിക്കുന്ന പാദങ്ങൾ: മലയാള പരിഭാഷയുടെ കവർ ഡി.ആർ നാഗരാജിന്റെ ‘The flaming feet’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘ജ്വലിക്കുന്ന പാദങ്ങൾ’. പി.എസ് മനോജ്കുമാറാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത്. ഇന്ത്യൻ ദലിത് ജീവിതത്തിന്റെ വിവിധ ഇടങ്ങളെ സൂക്ഷ്മമായി വിശദീകരിക്കുകയാണ് ഗ്രന്ഥം. കന്നടയുടെ സാംസ്കാരിക പരിസരത്തെ സവിശേഷ പശ്ചാത്തലമാക്കുന്ന ഗ്രന്ഥം അംബേദ്ക്കർ-ഗാന്ധി സംവാദത്തിന് നവീനമായ അർത്ഥമേഖലകൾ കണ്ടെത്തുന്നു. എങ്ങനെയാണ് ഡി.ആർ നാഗരാജ് അംബേദ്ക്കർ-ഗാന്ധി സംവാദത്തിൽ സൗഹൃദാന്തരീക്ഷം കണ്ടെത്തുന്നത് എന്ന ചോദ്യം രാമചന്ദ്ര ഗുഹ ഉന്നയിക്കുന്നുണ്ട്. പ്രിയപ്പെട്ട പുസ്തകങ്ങളെ വിവരിക്കുന്ന കുറിപ്പിൽ വെരിയർ എൽവിന്റെ Leaves from the Jungle, ജോർജ് ഓർവെല്ലിന്റെ Homage to Catalonia, Truth Called Them Differently എന്നീ പുസ്തകങ്ങളോടൊപ്പം സ്വാധീനിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ The flaming feet നെ കൂടി രാമചന്ദ്രഗുഹ ഉൾപ്പെടുത്തുന്നുണ്ട്. “ആധുനിക ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഗൗരവതരമായ താൽപ്പര്യമുള്ള ആർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥ”മെന്നാണ് ഗുഹ ‘ജ്വലിക്കുന്ന പാദ’ങ്ങളെ വിശേഷിപ്പിക്കുന്നത്. The Flaming Feet and Other Essays: The Dalit Movement in India എന്ന പേരിൽ 2011 ൽ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചു. അംബേദ്ക്കർ രചനകളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അപാരമായ ഉൾക്കാഴ്ച്ച ഡി.ആർ നാഗരാജിനുണ്ടായിരുന്നു. ചിന്താചരിത്രത്തിലെ മായാത്ത പേരായി ജ്വലിക്കുന്ന പാദങ്ങളും ഡി.ആർ നാഗരാജും നിലനിൽക്കുന്നതും അതിനാലാണ്. ഭൂതകാലസ്മൃതികളെ വർത്തമാനകാലത്തിന്റെ പ്രശ്നനിർഭരമായ ചുറ്റുപ്പാടുകളുമായി വിളക്കിച്ചേർത്ത് പരിശോധിക്കാൻ തയ്യാറായ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. സംവാദവും സമന്വയവും അംബേദ്ക്കറുടെ ചിന്തകളെ വിമർശനാത്മകമായി വിശകലനം ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ് ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഡി.ആർ നാഗരാജ് ആരംഭിക്കുന്നത്. അംബേദ്ക്കറുടെ ചിന്താധാരയോട് ചേർന്നുനിന്നുകൊണ്ട് തന്നെ ആ വഴിയെ വിമർശനാത്മകമായി നോക്കികാണേണ്ടുന്ന ചരിത്രപരമായ സാഹചര്യങ്ങളെ നാഗരാജ് വിവരിക്കുന്നു. ദലിത് പ്രസ്ഥാനങ്ങൾ അംബേദ്ക്കറോട് കടപ്പെട്ടിരിക്കുമ്പോൾ തന്നെ ഏകാശിലാത്മകമായ വഴിയിലല്ല പ്രസ്ഥാനങ്ങൾ ചരിത്രത്തിലൂടെ സഞ്ചരിച്ചിട്ടുള്ളത്. ഓരോ കാലഘട്ടത്തിലും ദലിത് ചിന്തയെ കരുപ്പിടിപ്പിച്ച ധൈഷണിക ആലോചനകൾ മാറികൊണ്ടിരുന്നു. അതിനാൽ തന്നെ ചലാനാത്മകമായ ഒരു പ്രത്യയശാസ്ത്രമായാണ് അത് സമൂഹത്തിൽ പ്രവർത്തിക്കുന്നത്. ഈ ഒരു വേളയിലാണ് അംബേദ്ക്കറുടെ താത്വികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനാത്മക ആലോചനകൾക്ക് സാംഗത്യമേറുന്നത്. അംബേദ്ക്കറും ഗാന്ധിയും മാർക്സും തിരസ്കൃതരായ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ പരിസരത്തിൽ തൊണ്ണൂറുകളിൽ ഡി.ആർ നാഗരാജ് നടത്തിയ അന്വേഷണങ്ങൾക്കും വിശകലനങ്ങൾക്കും പ്രസക്തിയേറും. അംബേദ്ക്കറുടെ രാഷ്ട്രീയപ്രവർത്തനത്തെ വിശകലനം ചെയ്യുന്ന സന്ദർഭത്തിൽ ഗാന്ധിയുടെ പ്രവർത്തനങ്ങളുമായി അതിനെ ചേർത്തു വായിക്കുക എന്നത് വിരോധാഭാസമാണെന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. ഗാന്ധിയുടെ പല നിലപാടുകളെയും അംബേദ്ക്കറുടെ വിമർശനങ്ങൾ പൂർണ്ണമായും തിരസ്കരിക്കുന്നുണ്ട്. ഗാന്ധിയുടെ ഗ്രാമസങ്കല്പവും അസ്പർശ്യതയെ സംബന്ധിച്ച ബോധ്യങ്ങളും തുടങ്ങി നീതിയേയും മൂല്യങ്ങളേയും സംബന്ധിച്ച വഴികൾക്കുമെല്ലാം ഒരു ബദൽ അംബേദ്ക്കർ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഡി.ആർ നാഗരാജ് ഉയർത്തുന്നൊരു ചോദ്യം ഈ യോജിപ്പില്ലായ്മ യഥാർത്ഥവും അടിസ്ഥാനപരവുമാണോ എന്നതാണ്. അതിനായി കേവലമായ തലത്തിൽ ഈ സംവാദത്തെ പരിശോധിച്ച് ഉപരിപ്ലമായ നിഗമനങ്ങളിൽ എത്തിച്ചേരുകയല്ല വേണ്ടത്. ചരിത്രപരമായി ഇരുവരുടെയും അഭിപ്രായങ്ങളുടെ പരിണാമത്തെ, ലോകത്തെ വിശകലനം ചെയ്യാൻ സ്വീകരിച്ച രീതിശാസ്ത്രത്തെ സൂക്ഷ്മമായി പഠിക്കുകയാണ് വേണ്ടത്. അപ്പോൾ വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങൾ ഉയർത്തുന്ന ചില പ്രശ്നങ്ങൾക്കുള്ള മറുപടി ലഭിക്കും. സംവാദത്തിനുള്ള സാധ്യതകളെ മലർക്കെ തുറന്നിട്ട് തന്നെയാണ് തന്റെ അഭിപ്രായങ്ങളെ നാഗരാജ് വിശദീകരിക്കുന്നത്. ശ്രദ്ധയും സൂക്ഷ്മതയുമാണ് അദ്ദേഹം ഈ സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെടുന്നത്. അസ്പർശ്യതയോടുള്ള ഗാന്ധിയൻ രീതിയെ തിരസ്കരിച്ചതിന്റെ ഫലരൂപമായി ദലിത് മുന്നേറ്റത്തെ നാഗരാജ് കാണുന്നു. ഗാന്ധിയൻ തിരസ്കാരം ദലിത് മുന്നേറ്റത്തിന്റെ അടിപ്പടവായി ഇന്നും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വർത്തമാനകാല ഇന്ത്യയിൽ പൂർണ്ണമായും റദ്ദ് ചെയ്യേണ്ട ഒരു ആശയധാരയല്ല ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിലെ പരമപ്രധാനമായ ചോദ്യങ്ങളിലൊന്നായി അസ്പർശ്യതയെ ഗാന്ധി ഉയർത്തികൊണ്ടുവന്നു എന്ന് വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് നാഗരാജ് അഭിപ്രായപ്പെടുന്നു. അതിന് മുൻപും യോഗികളും വചനകവികളും ജാതിയുടെ പ്രശ്നങ്ങളെ ഇന്ത്യൻ മുഖ്യധാരയിൽ ഉയർത്തികൊണ്ടുവന്നിരുന്നു. കന്നടയിൽ ബസവണ്ണയുടെ വഴി അതായിരുന്നു. പക്ഷെ അവർ അസ്പർശ്യതയെ ഒരു രാഷ്ട്രീയപ്രശ്നമായല്ല സമീപിച്ചത്. അതിനാൽത്തന്നെ ഒരു സാമൂഹിക മുന്നേറ്റമായി വളരാൻ അവരുടെ ചിന്തകൾക്ക് പറ്റിയില്ല. ശിശുനാല ഷെറീഫ്, കൈവര നാരായണപ്പ, സത്നാമി – മഹിമ പ്രസ്ഥാനങ്ങൾ എന്നിവ ഗ്രന്ഥകാരൻ ഓർത്തെടുക്കുന്നുണ്ട്. സംഭീതിയോ ഉത്കണ്ഠയോ ഈ വഴിയിലൂടെ സഞ്ചരിച്ചവർക്കുണ്ടായില്ല. അവരെ സംബന്ധിച്ചടത്തോളം നിർവാണത്തിന്റെ വഴിയിലെ പ്രതിബന്ധം മാത്രമായിരുന്നു ജാതി. ഗാന്ധി ഈ ധാരയോട് ചേർന്നല്ല നിന്നിരുന്നതെങ്കിലും ചില കാര്യങ്ങളിൽ ഈ വഴികളോട് ഐക്യപ്പെട്ടിരുന്നു. അസ്പർശ്യതയെ അദ്ദേഹം വിശദീകരിച്ചത് ആത്മീയധാരയോട് ചേർന്നായിരുന്നു. എന്നാൽ അംബേദ്ക്കർ ഈ ധാരയോട് ഒരു തരത്തിലും യോജിച്ചില്ല. ഗാന്ധിയ ശൈവ-വൈഷ്ണവ ധാരകൾ ആവേശഭരിതനാക്കി. വൈഷ്ണവ ധാരയായിരുന്നു അദ്ദേഹത്തിന് പ്രിയം. ‘വൈഷ്ണവജനതോ ‘ എന്ന ഭജനും ഹരിജൻ പത്രവും അതിന്റെ സാക്ഷ്യങ്ങളാണ്. അതേസമയം ഗാന്ധി അധിനിവേശരൂപങ്ങളോട് സമരസപ്പെടാതെ പൊരുതി. കോളനിവാഴ്ച്ചയ്ക്ക് എതിരായ നിലപാട് കൈക്കൊണ്ടു. അധിനിവേശം ഒരേസമയം ജാതിഘടനയെ പൊളിക്കാനുള്ള ആധുനികമായ ശ്രമം നടത്തുകയും അതേസമയം ബ്രാഹ്മണ്യത്തോട് കക്ഷി ചേരുകയും ചെയ്തു. ഈ വൈരുദ്ധ്യത്തോട് അബ്രഹ്മാണ സംഘടനകൾ ഒരു രാഷ്ട്രീയമുന്നേറ്റമായി പ്രതികരിച്ചില്ല എന്ന് ഡി.ആർ നാഗരാജ് അഭിപ്രായപ്പെടുന്നു. ഹരിജൻ പത്രത്തിലെ പല ലക്കങ്ങളിലൂടെ വികസിച്ച ഗാന്ധി-അംബേദ്ക്കർ സംവാദത്തത്തെ വായിക്കുന്ന നാഗരാജ് ഒരു സമന്വയവഴിയാണ് അവയിൽ തിരയുന്നത്. പരസ്പരം അംബേദ്ക്കറും ഗാന്ധിയും ബോധധാരയെ സ്വാധീനിച്ചു. നാഗരാജ് എഴുതുന്നു: “ഗാന്ധിജിക്കും അംബേദ്കർക്കും പരസ്പരപൂരക വ്യക്തിത്വങ്ങളാകാൻ കഴിയുമെന്നും അങ്ങനെയാവാൻ കഴിയണമെന്നും പറയേണ്ടതില്ല. കർക്കശമായ താത്വികരുടെയും ഗവേഷകരുടെയും ഭാഗത്തുനിന്നും കഠിനമായ എതിർപ്പുകൾ ഇത്തരം പദ്ധതികൾക്കെതിരെ ഉയർന്നുവരും. ഇരുധാരകളും തമ്മിലുള്ള തീയിൽ പകരാൻ തെളിവുകളുടെ പുതിയ ഇന്ധനം അവർ ഖനിച്ചെടുക്കുമെന്നത് തീർച്ചയാണ്. ഇത്തരമൊരു ആന്തരിക വിമർശനപദ്ധതി യുടെ രാഷ്ട്രീയ ആവശ്യകതയെ സൂചിപ്പിക്കുന്നതിന് പുറമേ, ഇത്തരം പ്രവണതകളോട് പോരടിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ തിരയേണ്ടതുണ്ട്. ചരിത്രകാരന്മാരുടെ യാദൃച്ഛിക വിവരണങ്ങളെയും ആഴത്തിലുള്ള ചരിത്രബോധത്തിന്റെ വാസ്തവത്തെയും വ്യവച്ഛേദിക്കുന്നതിനുള്ള തത്ത്വശാസ്ത്രപരമായ വ്യത്യാസങ്ങളെ മുന്നോട്ടുവയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് തത്വശാസ്ത്രപരമായ ഒരു മുന്നറിയിപ്പു ഹർജി സമർപ്പിക്കുക. ആഴമുള്ള ചരിത്ര സത്യത്തിന്റെ തലത്തിലെത്തുമ്പോൾ വൈരുദ്ധ്യമുളവാക്കുന്ന വസ്തുത അപ്രത്യക്ഷമാവുകയും അടിത്തറയായി വർത്തിക്കുന്ന ഐക്യം വെളിപ്പെടുകയും ചെയ്യും.” അംബേദ്ക്കറുടെ സന്ദേഹങ്ങൾകൊണ്ട് ഗാന്ധിയുടെ ഗ്രാമീണ ഇന്ത്യയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടതെന്ന് നാഗരാജ് പറയുന്നു. പാരസ്പര്യത്തിന്റെ പാത വിഭാവനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് നാഗരാജ് മുറുകെ പിടിക്കുന്നത്. ഗ്രാമത്തെ സംബന്ധിച്ച ഗാന്ധിയുടെയും അംബേദ്ക്കറിന്റെ വിരുദ്ധ ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങളെ നാഗരാജ് സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിയുടെ അഭിപ്രായത്തിന് നേർവിപരീതമായി ഗ്രാമം എന്ന സങ്കല്പത്തെ അംബേദ്ക്കർ തിരസ്ക്കരിച്ചു. എന്നാൽ കേവലമായി ഈ രണ്ട് അഭിപ്രായങ്ങളെയും പരിശോധിക്കുകയല്ല ഗ്രന്ഥകാരൻ; മറിച്ച് രണ്ട് അഭിപ്രായങ്ങളും രൂപപ്പെടുത്താനിടയായ സാഹചര്യവും രണ്ട് വീക്ഷണങ്ങളുടെയും ആഴവും സവിശേഷമായി പഠിക്കുകയാണ് ചെയ്യുന്നത്. ഗാന്ധിയെ നിരാകരിച്ച് ഒരു അംബേദ്ക്കർ ദർശനം മുന്നോട്ട് വെക്കുന്നതിന് പകരം ഗാന്ധിയെയും അംബേദ്ക്കറെയും ചേർത്തു നിർത്തിയ ഒരു കാഴ്ച്ചപ്പാടാണ് ഡി.ആർ നാഗരാജ് പങ്കുവെക്കുന്നത്. ഗ്രാമം എന്ന സങ്കല്പത്തിനകത്ത് ദലിതർ നേരിടുന്ന ക്രൂരമായ വിചാരണകളെ വിവിധ ഉദാഹരണങ്ങൾ നിരത്തി ഗ്രന്ഥകാരൻ പരിശോധിക്കുന്നു. ആധുനികമായ നീതിന്യായവ്യവസ്ഥയോ നിയമസംവിധാനമോ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നില്ല. ഗ്രാമീണസമൂഹം ആധുനികവത്കരിക്കപ്പെടാതെ അനാഥമായി കിടക്കുന്നു. അംബേദ്ക്കറുടെയും ഗാന്ധിയുടെയും ഗ്രാമസങ്കല്പങ്ങൾ വിരുദ്ധധ്രുവങ്ങളിൽ സ്ഥിതി ചെയ്യുന്നതെങ്ങനെയാണെന്ന് നാഗരാജ് വിശദീകരിക്കുന്നു. ദലിത് മുന്നേറ്റത്തെ ഭയപ്പെടുന്ന മേൽജാതിക്കാർ അതിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. വിദ്യാഭ്യാസം, സംഘടന, സമരം എന്നിവയ്ക്ക് ഊന്നൽ നൽകി അതിക്രമങ്ങളെ നേരിടാനാണ് അംബേദ്ക്കർ ആഹ്വാനം ചെയ്തത്. ഗാന്ധിയുടെ സത്യാഗ്രഹത്തെയും പങ്കാളിത്ത മാനവികതയെയും ഇതിനോട് ചേർത്ത് പ്രതിരോധത്തിന്റെ വഴി നാഗരാജ് വികസിപ്പിക്കുന്നു. സാഹിത്യമാർഗ്ഗങ്ങൾ സാമൂഹികവും രാഷ്ട്രീയവുമായ തന്റെ വിശകലനങ്ങളിൽ സാഹിത്യത്തെ നാഗരാജ് വിസ്മരിക്കുന്നില്ല. ഒരു കണ്ണാടിയായും വിളക്കായും സാഹിത്യത്തെ അദ്ദേഹം പരിഗണിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിലെ ദലിത് ധാരയെ കന്നട സാഹിത്യത്തെ സവിശേഷമായി നോക്കിക്കൊണ്ട് വിശദീകരിക്കാനാണ് ഡി.ആർ നാഗരാജ് പുസ്തകത്തിലെ രണ്ടാം ഭാഗത്ത് ശ്രമിക്കുന്നത്. കന്നട സാഹിത്യത്തിലെ നവീനവഴികളുടെ ഉദ്ഘാടകരായി ദേവനൂർ മഹാദേവനെയും സിദ്ധലിംഗയ്യയെയും നാഗരാജ് പരിഗണിക്കുന്നു. കന്നട സാഹിത്യത്തിലെ രണ്ടു പ്രബലധാരകളാണ് ദലിത്-ബന്ദായ പ്രസ്ഥാനങ്ങൾ. ഇതിൽ ദലിത് പ്രസ്ഥാനത്തിന്റെ നവജീവൻ നൽകിയവരാണ് ദേവനൂർ മഹാദേവനും സിദ്ധലിംഗയ്യയും. വെങ്കടയ്യിൽ തുടങ്ങുന്ന കന്നടയിലെ ദലിത് എഴുത്ത് ധാരയെയാണ് നാഗരാജ് അന്വേഷണാത്മകമായി വിശകലനം ചെയ്യുന്നത്. ദലിത് എഴുത്തിനെ അനന്യമാകുന്ന ഘടകങ്ങളെ നാഗരാജ് അക്കമിട്ട് നിരത്തുന്നു. അപമാനവീകരണത്തിന് വിധേയരായ ജനവിഭാഗങ്ങളെ എല്ലാം ആ ധാര ചേർത്തുപിടിക്കുന്നു. സമൂലമായ മാറ്റത്തിനായി ആഗ്രഹിക്കുന്നു. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും എഴുത്തുകൾ അവരിൽ നിന്നും ഉയർന്നു വന്നു. ദലിതുകളെക്കുറിച്ച് ദലിതരല്ലാത്തവർ എഴുതിയ സാഹിത്യത്തിൽ ക്രോധം,കരുണ, ഏകാന്തത എന്നിവയാണ് പ്രബലനവികാരങ്ങളായി നിലകൊണ്ടത് എന്ന് നാഗരാജ് അഭിപ്രായപ്പെടുന്നു. ദലിതരുടെ മൂല്യവ്യവസ്ഥയെ ഇത് തെറ്റായി വ്യാഖ്യാനിച്ചു. പല ധാരകളുടെ സമന്വയമാണ് ദലിത് സാഹിത്യം. അതിനെ എകശിലാത്മകമായി വിലയിരുത്തുന്നത് അബദ്ധമാണ്. ”വിപ്ലവകാരികളായ പുതിയ തലമുറയുടെ ആവിഷ്കാരമാണ് ദലിത് സാഹിത്യം. അവർ ഹൈന്ദവസമൂഹത്തെ അപ്പാടെ നിരാകരിക്കുന്നു. സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിലെ ‘ഗാന്ധിയൻ ഹരിജനങ്ങ’ളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വ്യത്യാസം നമുക്ക് ബോദ്ധ്യമാവുക. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജഗ്ജീവൻ റാമും അംബേദ്കറും അവബോധങ്ങളുടെ രണ്ടു വിഭിന്നധാരകളെയാണ് പ്രതിനിധീകരിക്കുന്നത്. ജഗ്ജീവൻ റാം മൃദുനയനമുള്ളവനും കുശാഗ്ര ബുദ്ധിയുമായിരുന്നെങ്കിൽ ബാബാസാഹേബ് തെളിഞ്ഞ ജ്വാലയും കണിശക്കാരനുമായിരുന്നു. ലോഹ്യ, മാർക്സ് തുടങ്ങിയവരുടെ ഇടതുപക്ഷ വിചാരധാരകളുമായി ചിലപ്പോഴെങ്കിലും കൂടിച്ചേരാറുണ്ടെങ്കിലും ദലിത് രചനകൾ അടിസ്ഥാനപരമായി അംബേദ്കറുടെ ജീവിതവീക്ഷണത്തിന്റെ സൃഷ്ടികളാണ്. അതുകൊണ്ടുതന്നെ, ആത്മാഭിമാനത്തിന്റെയും ആത്മബോധത്തിന്റെയും ശക്തമായ ധാരകൾ അവരുടെ എഴുത്തിനെ ചിട്ടപ്പെടുത്തുന്നു.” എന്ന് നാഗരാജ് എഴുതുന്നു. ഈ സമന്വയധാരയിലാണ് ഡി.ആർ നാഗരാജിന്റെ ചിന്തയുടെ കേന്ദ്രസ്ഥാനം. ദലിത് എഴുത്തുകളുടെ പ്രധാന പ്രത്യേകതയായി സാന്ദ്രതയെ നാഗരാജ് കാണുന്നു. അതുപോലെതന്നെ ദലിത് സാഹിത്യത്തിന്റെ സർഗാത്മകതയുടെ കാരണം ദലിത് തത്വചിന്ത തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സാമൂഹിക വിദ്വേഷത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും രണ്ട് പ്രബലധാരകൾ വർത്തമാനകാല കന്നട സാഹിത്യത്തിലുണ്ട്. ദേഷ്യം, അവഗണന, വിപ്ലവതൃഷ്ണ തുടങ്ങിയ വികാരങ്ങളുടെ ആവിഷ്കാരമാണ് ആദ്യ ധാര. രണ്ടാമത്തെ ധാര സമത്വത്തിലൂന്നുന്ന ആത്മീയ ദർശനത്തിന്റെ പാതയാണ്. ഈ ധാരയിൽ രചനകൾ കുറവാണ്. ആദ്യ ധാര അംബേദ്ക്കറുടെ നിലപാടുകളോട് കൂടുതൽ ഐക്യപ്പെടുന്നതായി നാഗരാജ് പറയുന്നു. ദേവനൂർ മഹാദേവ റിയലിസത്തിന്റെ രചനാരീതികളോട് സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാഗരാജ് കലഹിക്കുന്നുണ്ട്. ദേവനൂർ മഹാദേവന്റെ ‘കുസുമബാലെ’ എന്ന നോവൽ പരമ്പരാഗത നോവൽ രചനാരീതിയോട് പുലർത്തുന്ന വൈമുഖ്യം നവീന രചനരീതിയോട് കാട്ടുന്ന താത്പര്യവും മാറുന്ന കന്നട സാഹിത്യത്തിന്റെ നിദർശനമായി അദ്ദേഹം കാണുന്നു. ഗദ്യ-പദ്യ വ്യത്യാസങ്ങൾ അലിഞ്ഞില്ലാതായി, ഗോത്രകഥനങ്ങളുടെ മാതൃകയിലേക്ക് നോവൽ രൂപപരമായി മാറുന്നു. രൂപത്തിന്റെ മാറ്റം എന്നാൽ ലോകാവബോധത്തിന്റെ മാറ്റം എന്നാണർത്ഥം. ഗോത്രകഥപാരമ്പര്യവുമായി നവരചനകളുടെ ആഖ്യാനം കണ്ണിച്ചേർക്കുന്നതിൽ നാഗരാജ് സന്തുഷ്ടനാണ്. ഏഴു കുന്നുകളുടെയും നാഥനായ മാടേശ്വരന് നോവൽ സമർപ്പിക്കുന്ന പുതിയ കാലത്തോട് അദ്ദേഹം അനുഭാവം പ്രകടിപ്പിക്കുന്നു. കീഴ്ജാതികാരുടെ പ്രവാചകനിലേക്ക്, ഗോത്രതനിമയുടെ മഹാശക്തിയിലേക്ക് ആഖ്യാനബോധം തിരിച്ചുപോകുന്നത് ശുഭസൂചനയായി നാഗരാജ് കാണുന്നു. റിയലിസത്തോടുള്ള വിയോജിപ്പിന് കാരണം ദേവിമാരിലേക്കും ആത്മാക്കളിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള പ്രവേശനം റിയലിസം അടയ്ക്കുന്നു എന്നതിനാലാണെന്ന് നാഗരാജ് അഭിപ്രായപ്പെടുന്നുണ്ട്. അർത്ഥപൂർണ്ണമായി കീഴാള ജീവിതത്തോട് റിയലിസ്റ്റ് രചനകൾ സംവദിക്കുന്നില്ല. എന്നാൽ നവരചനകൾ റിയലിസത്തെ കൈവിട്ടപ്പോൾ പുതിയ വഴി തുറക്കപ്പെട്ടതായി നാഗരാജ് പറയുന്നു. സംവാദത്തിന്റെ വഴികൾ മനുചക്രവർത്തി ഡി.ആർ നാഗരാജുമായി നടത്തിയ അഭിമുഖം പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. മനു ചക്രവർത്തിയുടെ ഒരു ചോദ്യത്തിന് മറുപടിയായി അധിനിവേശത്തെ സംബന്ധിച്ച തന്റെ വീക്ഷണം നാഗരാജ് അവതരിപ്പിക്കുന്നു. അധിനിവേശമെന്നാൽ കൃതിയെ വായിക്കാനുള്ള പുതിയ വഴിയും പുതിയ രീതിയിലുള്ള സാമൂഹിക സാമ്പത്തിക ഘടനയുടെ വരവുമാണ്. ഇവ രണ്ടും കീഴാള സമുദായങ്ങളുടെ താത്പര്യത്തിനെതിരായി നിന്നു എന്ന വാദമാണ് നാഗരാജ് ഉന്നയിക്കുന്നത്. അതിനാൽ അധിനിവേശാനന്തര വിമർശകർ അധിനിവേശികൾ അടിച്ചമർത്തപ്പെട്ട ചിന്തകളെ വീണ്ടെടുകയാണ് ചെയ്യേണ്ടതെന്ന് നാഗരാജ് അഭിപ്രായപ്പെടുന്നു. അധിനിവേശം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുന്നു. ആശിഷ് നന്ദിയുടെ, തദ്ദേശീയ പ്രകിയകളുടെ നശീകരണമാണ് അധിനിവേശമെന്ന അഭിപ്രായത്തോട് നാഗരാജ് ഐക്യപ്പെടുന്നുണ്ട്. അധിനിവേശിത സാഹചര്യങ്ങളിൽ നിന്ന് അധിനിവേശാനന്തരം വിമുക്തരാകുക എന്ന കർമ്മമാണ് എഴുത്തുകാർ നിർവഹിക്കേണ്ടതെന്നാണ് അധിനിവേശത്തെ സംബന്ധിച്ച ചർച്ചകളിൽ പ്രധാന വാദമായി നാഗരാജ് അവതരിപ്പിക്കുന്നത്. The flaming feet, ഇം​ഗ്ലീഷ് കവർ സാംസ്കാരികാധിപത്യത്തിന്റെ സ്വഭാവം മാത്രമാണ് മാറുന്നത്. അത് വിവിധ രൂപത്തിൽ സമൂഹത്തിൽ നിലനിന്നുപോരുന്നു. ബ്രീട്ടിഷുകാരാണ് തനിക്ക് സന്യാസം തന്നതെന്ന നാരായണഗുരുവിന്റെ പ്രസ്താവന കോളോണിയലിസത്തോടുള്ള ഐക്യപ്പെടാലയല്ല കാണേണ്ടത്. മറിച്ച് ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയോടുള്ള രൂക്ഷവിമർശനമായാണ് കാണേണ്ടത്. നിർവാഹകരായിരിക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ കൊളോണിയലിസം അമർച്ച ചെയ്തു. അതിന്റെ ഭാവരൂപം മാറിയെങ്കിലും അടിസ്ഥാന പ്രകൃതത്തിൽ കൊളോണിയലിസം സാമ്പ്രദായിക വ്യവസഥയുടെ പുനരുത്പാദനം തന്നെയായിരുന്നു. എന്നാൽ അതിനായി കൊളോണിയലിസം ഉപയോഗിച്ച ടൂളുകൾ മറ്റൊരു വിധത്തിൽ സമൂഹത്തിന് ഗുണകരമായി ഭവിക്കുകയായിരുന്നു. അച്ചടിയുടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും വ്യാപനം സമൂഹത്തിന്റെ ഭാവിയെ മാറ്റിമറിച്ചു. പക്ഷെ ഡി ആർ നാഗരാജ് പറയുന്നു, “കന്നട സാഹിത്യരംഗത്തെ അതികായനായ കെ.വി പുട്ടപ്പപോലും, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിൽ ബ്രാഹ്മണരുടെ പുറമ്പറമ്പുകളിലെ വേലക്കാരനായി മാറുമായിരുന്നുതാനെന്ന് വിശ്വസിച്ചിരുന്നു. അബ്രാഹ്മണരുടെയും ദലിതരുടെയും ഇടയിൽ പ്രചാരമുള്ള ഒരു കാഴ്ചപ്പാടാണിത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള ചില തെറ്റായ ധാരണകളിൽ നിന്നും ഉടലെടുക്കുന്നതാണ് ഈ ബോധം.” വിമർശനാത്മകമായി ആധുനികതയുടെ വികാസത്തെ കാണുകയാണ് നാഗരാജ്. എകാശിലാരൂപമായി പാരമ്പര്യത്തെ മനസ്സിലാക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രതിസംസ്കാരം എക്കാലവും ഇവിടെ രൂപപ്പെട്ടിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട ഏകത്വത്തിന് പകരം വ്യത്യസ്തയെ ഉയർത്തിപ്പിടിക്കാനാണ് നാഗരാജ് താത്പര്യപ്പെടുന്നത്. ഒരു തദ്ദേശീയ സോഷ്യലിസ്റ്റായി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നു. പാശ്ചാത്യ-പൗരസ്ത്യവാദങ്ങളിൽ നിന്നും ഭിന്നമായ ഒരു വഴിയാണ് അദ്ദേഹം ആലോചിച്ചത്. ഈ സന്ദർഭത്തിൽ ഹിന്ദുത്വവാദത്തോട്-സംഘപരിവാറിനോട് ഉള്ള തന്റെ എതിർപ്പിനെ അദ്ദേഹം വ്യക്തമാക്കുന്നു. “പരമ്പരാഗതരീതിയിലുള്ള ജ്ഞാനത്തിന്റെയും ഇന്ത്യാചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള പൗരസ്ത്യവാദ സമീപനങ്ങളുടെയും പ്രത്യേകതരത്തിലുള്ള ഒരു മിശ്രമാണ് സംഘപരിവാർ. ഇന്ത്യയിലെ അധിനിവേശത്തിന്റെ ഒരു പ്രധാന പ്രതിഭാസത്തെയാണ് ഇതിൽ കാണാനാവുന്നത്. പരമ്പരാഗതമായി ഉയർന്ന സാമൂഹികപദവി അനുഭവിക്കുന്നവരിലെ പ്രബലരായ ചില വിഭാഗങ്ങൾ അധിനിവേശികളുമായി സഹവർത്തിത്വത്തിന്റേതായ ചില പദ്ധതികൾ പ്രാവർത്തികമാക്കിയിരിക്കുന്നു. അതുകൊണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ ഏകശിലാരൂപമായ ഒരു പ്രതിരൂപത്തെ പ്രക്ഷേപിക്കുവാനാണ് സാമൂഹിക വീക്ഷണങ്ങളിൽ യാഥാസ്ഥിതികത്വം പുലർത്തുന്നവരും രാഷ്ട്രീയവീക്ഷണങ്ങളിൽ പ്രതിലോമകാരികളുമായ സംഘപരിവാറിന് താൽപര്യം. അന്യനോട് പ്രത്യേകിച്ചും മുസ്ലീം ന്യൂനപക്ഷത്തോട് പോരാടുവാനാണ് അതിന്റെ ലക്ഷ്യം. ഈ വിഭാഗത്തിന്റെ മതത്തെക്കുറിച്ചുള്ള ധാരണകളാകട്ടെ, യഹൂദ-ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ ആഴത്തിൽ അടിയുറച്ച ഒന്നാണ്. പല സന്ദർഭങ്ങളിലും അത് ഇസ്ലാമികവുമാണ്. വിരോധാഭാസമുളവാക്കുന്ന കാര്യമാണിത്. ഉദാഹരണത്തിന്, രാമനെന്ന വിശുദ്ധമത ചിഹ്നത്തെ, നിസ്സാരമായ ഒരു കെട്ടിടത്തിന്റെ നിലവാരത്തിലേക്കു തരംതാഴ്ത്തി ഈ ക്ഷുദ്രശക്തികൾ. ഇന്ത്യയിലെ ഏറ്റവും മഹത്തായ തത്വശാസ്ത്രപദ്ധതിയായ അദ്വൈതം പോലും ഈ ന്യൂനീകരണ പ്രവർത്തനത്തെ അംഗീകരിക്കുകയില്ല. ഇന്ത്യയിലെല്ലായിടത്തുമുള്ള ജനങ്ങളുടെ മതഭാവനകളിൽ സ്ഥാനം പിടിച്ചവരാണ് രാമനും സീതയും.അവർ ജന്മമെടുത്തതും ജീവിച്ചതും ഒരു പ്രത്യേകസ്ഥലത്തല്ല, എല്ലായിടത്തുമാണ്. ഇതിനെയാണ് ലോഹ്യ, ഇന്ത്യയിലെ കല്ലിന്റെ അർത്ഥമെന്നു പറഞ്ഞത്.” ടീസ്റ്റ സെതൽവാദ് അറസ്റ്റ് ചെയ്യപ്പെടുന്നു ബാബറി മസ്ജിദിലും ഗോധ്രയിലും ഡൽഹിയിലും ഇന്ത്യയാകെയും നടമാടുന്ന സംഘപരിവാർ ക്രൂരത അതിന്റെ ദംഷ്ട്രകൾ പുറത്തുകാട്ടി തുടങ്ങിയ തൊണ്ണൂറുകളിലാണ് നാഗരാജ് ഈ പുസ്തകമെഴുതുന്നത്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഈ നിരീക്ഷണം വിലപ്പെട്ടതാകുന്നു. ടീസ്റ്റ സെതൽവാദ് അടക്കമുള്ള പണ്ഡിതരെ കാരണമേതുമില്ലാതെ തടവിലിട്ടിരിക്കുന്ന, ധിഷണയെ ഭയക്കുന്ന അധികാരരൂപത്തെ ശക്തമായ ഓർമ്മ കൊണ്ട് വേണം പ്രഹരിക്കാൻ. ഗാന്ധിയും അംബേദ്ക്കറും ലോഹ്യയും ഉൾപ്പെട്ട തദ്ദേശീയ പാരമ്പര്യത്തോടാണ് നാഗരാജ് ഐക്യപ്പെടുന്നത്. അനേകം വൈരുദ്ധ്യങ്ങൾ ഇവർക്കിടയിൽ നിലനിൽക്കുമ്പൊഴും തത്വശാസ്ത്രപരമായ ഏകതയെ മുൻനിർത്തി അവരോട് ഐക്യപ്പെടുകയാണ് അദ്ദേഹം. ഈ ചിന്താവഴികളോട് മാർക്സിസത്തിന്റെ മൂലധനവിമർശനത്തെയും നാഗരാജ് കൂട്ടിച്ചേർക്കുന്നു. നാഗരാജിന്റെ ഈ വഴി വർത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്ന പാതയാണ്. സൈദ്ധാന്തികമായി പല വിയോജിപ്പുകളും സംഘർഷങ്ങളും നിലനിൽക്കുമ്പോഴും നാം ചേർത്തുപിടിക്കേണ്ട, സംവാദാത്മകമായി നിലനിർത്തേണ്ട ഒരു ധാരയെയാണ് ഡി.ആർ നാഗരാജ് മുന്നോട്ടുവയ്ക്കുന്നത്. തീർച്ചയായും ഈ ആപത് സന്ദർഭത്തിൽ കൈയ്യെത്തിപ്പിടിക്കാവുന്ന ജ്വലിക്കുന്ന ഓർമ്മയാണ് ‘ജ്വലിക്കുന്ന പാദങ്ങൾ’.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം November 25 10:27 2022 Print This Article Share it With Friends by asianmetronews 0 Comments സ്‌കോൾ -കേരള മുഖേന 2022-24 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ് വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങേണ്ടതുമാണ്. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തലവടി കൃഷ്ണപിള്ള എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗൃഹസ്ഥശിഷ്യന്‍റെ വസതിയില്‍ സ്വാമിതിരുവടികള്‍ വിശ്രമിക്കുന്ന കാലം. ഒരു ദിവസം സന്ധ്യയോടടുത്തസമയം. സ്വാമിതിരുവടികള്‍ പുറത്തേക്കിറങ്ങി. കൃഷ്ണപിള്ളയും മറ്റൊരാളും കൂടെയുണ്ടായിരുന്നു. കുറെ ദൂരം എങ്ങോട്ടെന്നില്ലാതെ നടക്കുക, തോന്നുമ്പോള്‍ മടങ്ങുക – അതായിരുന്നു സ്വാമിതിരുവടികളുടെ സായാഹ്ന സവാരിയുടെ സ്വഭാവം. കുറെദൂരം പിന്നിട്ടു. ഇരുട്ടു വ്യാപിച്ചുതുടങ്ങി. എതിരെ ഒരാള്‍ വരുന്നു. രൂപം വ്യക്തമല്ല. അടുത്തെത്തി. അയാള്‍നിന്നു. ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ദൃഷ്ടികള്‍ അയാളുടെ നേര്‍ക്ക് തിരിഞ്ഞു. ഒരു നിമിഷം അയാള്‍ മുന്നില്‍ വന്ന് ആ പാദങ്ങളില്‍ നമസ്കരിച്ചു. ഒരു വികൃതരൂപം, വൃത്തിഹീനമായ വേഷം. കാഴ്ചയില്‍ ഒരു ഭ്രാന്തന്‍! സ്വാമി തിരുവടികള്‍ അയാളെ പിടിച്ചെഴുന്നേല്‍പിച്ചു. കൂപ്പുകൈയ്യുമായി നില്‍ക്കുന്ന അയാളുടെ കണ്ണുകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ഇറ്റ് വീഴുന്നു. സ്വാമി തിരുവടികള്‍ രണ്ടുകൈകളും നീട്ടി അയാളുടെ ശിരസ്സില്‍വച്ച് അനുഗ്രഹിച്ചു. ആലക്തികശക്തിവിശേഷത്താല്‍ എന്നപോലെ അയാളുടെ മുഖം തെളിഞ്ഞുപ്രകാശിച്ചു. ഒന്നും ചോദിച്ചില്ല, ഒന്നും പറഞ്ഞുമില്ല. നിശബ്ദനിമിഷങ്ങള്‍ കടന്നുപോയി. രണ്ടുപേരും അവരവരുടെ വഴിക്കും. കൂടെയുള്ളവര്‍ക്ക് അയാളെക്കുറിച്ച് അറിയാന്‍ ആഗ്രഹം. അവര്‍ അയാളെപ്പറ്റി സ്വാമിതിരുവടികളോട് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: “ഒരു മഹാജ്ഞാനിയാണ്. ജീവന്‍മുക്തനായി കഴിയുകയാണ്. ശരീരം ത്യജിക്കാന്‍ അധികം സമയമില്ല. നാളെ ഒരുമണിയോടെ അദ്ദേഹം മഹാസമാധി അടയും. അതിലുള്ള ആഹ്ലാദപ്രകടനമാണ് അടര്‍ന്നുവീണ അശ്രുകണങ്ങള്‍! ഈ സംഗതി മറ്റാരോടും പറയരുത്.” അടുത്തദിവസം നിശ്ചിതസമയത്ത് ആ വിശിഷ്ടസംഭവം നടന്നു. കൃഷ്ണപിള്ള ദൃസാക്ഷിയായിരുന്നു. ഇവിടെ കണ്ണുനീര്‍ വാര്‍ത്തത് “ആഹ്ലാദസൂചകമാണെന്നു സ്വാമി തിരുവടികള്‍ പറഞ്ഞത് ആലാപനാമൃതമാണ്. അനേകകോടി ജന്മങ്ങള്‍ ശരീരത്തിനകത്ത് ബദ്ധനായിക്കഴിയുന്ന ജീവനു നിത്യമുക്തി ലഭിക്കുന്നതിലുള്ള ആഹ്ലാദമാണിതിനു കാരണം. അല്ലാതെ സാമാന്യജനങ്ങളെപ്പോലെ ദേഹവിയോഗ ദുഃഖമില്ല” ആഗതനായ മഹാത്മാവിന്‍റേയും സ്വാമിതിരുവടികളുടേയും ആശയവിനിമയം നടന്നത് “പശ്യന്തി”യിലാണ്- “വൈഖരി”യിലല്ല! ആത്മജ്ഞാനികള്‍ അന്യോന്യം ആശയങ്ങള്‍ കൈമാറുന്ന രീതി ആരെ അത്ഭുതപ്പെടുത്തുകയില്ല! ഒരു വെളിച്ചം മറ്റൊരു വെളിച്ചത്തോട് പ്രകാശത്തിന്‍റെ ഭാഷയില്‍ സംസാരിക്കുന്നു.
ബംഗളൂരു: കോവിഡ് രോഗിയായി ചികിത്സയിലിരിക്കെ ഓക്സിജൻ ലഭിക്കാതെയാണ് തന്റെ പിതാവ് മരിച്ചതെന്ന് രാഹുലിനോട് സങ്കടം പറഞ്ഞ് പ്രതീക്ഷയെന്ന കുട്ടി. അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിത്തരുമായിരുന്നു. പെൻസിൽ വാങ്ങി തരുമായിരുന്നു. സാമ്പത്തിക പരാധീനതകളാൽ അമ്മ തൻറെ വിദ്യാഭ്യാസത്തിനായി ഏറെ പ്രയാസപ്പെടുകയാണ്, വാക്കുകളിൽ പ്രതീക്ഷയെന്ന കുഞ്ഞുബാലിക തന്റെ നൊമ്പരങ്ങൾ വിവരിക്കുമ്പോൾ സദസ്സ് മുഴുവൻ കണ്ണീരണിഞ്ഞു. സങ്കടക്കടലിലലിഞ്ഞ പ്രതീക്ഷയെ രാഹുൽ ഗാന്ധി വാത്സല്യത്തോടെ തലോടി. തന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സർക്കാരിന്റെ പിന്തുണയ്ക്കുകയാണ് അവൾ അഭ്യർത്ഥിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഇവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു പ്രതീക്ഷയുടെ സങ്കടം സദസ്സിനെ മുഴുവൻ വേദനിപ്പിച്ചത്. കോവിഡ് ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും എന്തിനാണ് അവരുടെ അവകാശം നിഷേധിക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. കൂടിക്കാഴ്ചയുടെ വിഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങൾ ന്യായമായ നഷ്ടപരിഹാരം അർഹിക്കുന്നില്ലേ? അവരുടെ അവകാശം എന്തിനാണ് നിഷേധിക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രിയോട് ചോദിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെല്ലാം ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിൽ നിന്ന് ഭാരത് ജോഡോ യാത്ര കർണാടകയിലെ ചാമരാജനഗറിലേക്ക് കടന്നത്. അടുത്ത 21 ദിവസങ്ങളിലായി 511 കിലോമീറ്റർ യാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നുപോകും. ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
ഗുജറാത്തിന്റെ സമനില മോഹങ്ങൾ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ വിജയം പിടിച്ചെടുത്ത് കേരളം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം 35.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടന്നു. https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports fs0kcqntensd7dal83q3u9ce2 lcu50iup761hlv1g0jfqhakd4 web-stories തുടർച്ചയായ മൂന്നാം ഇന്നിങ്സിലും സെഞ്ചുറിയുമായി തിളങ്ങി ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ. രോഹൻ 87 പന്തിൽ 106 റണ്‍സോടെ പുറത്താകാതെ നിന്നു. 44 പന്തിൽ അർധസെഞ്ചുറി പിന്നിട്ട രോഹൻ വെറും 83 പന്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്. സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ മേഘാലയയേയും കേരളം തോൽപ്പിച്ചിരുന്നു. രണ്ടു കളികളിൽനിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള മധ്യപ്രദേശ് റൺറേറ്റിലെ നേരിയ മുൻതൂക്കത്തോടെ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
Abhijith is an alumnus of 2010 batch. Graduated from IIT Madras with B-Tech, currently working as a Software Engineer. 5269 times this page was read! 2008-2010 ബാച്ച് പൂർവ വിദ്യാർതിയാണ് ഞാൻ. എച്ച്.എം.വൈയിൽ ചേരുന്നതിന് മുന്പ് പഠിച്ചത് മിക്കവരെയും പോലെ നാട്ടിലെ സാധരണ മലയാളം മീഡിയം സ്കൂളുകളിൽ ആയിരുന്നു. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നതിനാൽ ഇഷ്ടപ്പെട്ട സ്കൂളും വിഷയവും തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചു. സുരേഷ് ഗോപിയുടെ ആക്ഷൻ സിനിമകൾ ഒരുപാട് ഇഷ്ടം ആയിരുന്നതിനാൽ, ഭാവിയിൽ ഒരു ഐ.പി.എസ് ആവണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഹയർ സെക്കന്ററിയിൽ ഹുമാനിടീസ് പഠിക്കുന്നത് സിവിൽ സർവീസ് എക്സമിനു ഗുണം ചെയ്യും എന്ന് കേട്ടിരുന്നു. അതിനാൽ തന്നെ ഹുമാനിടീസ് എടുത്ത് പഠിച്ചാലോ എന്ന സംശയം ഉണ്ടായി. എന്നാൽ സയൻസ് എടുത്ത് പഠിക്കുന്നത് തന്നെ അണ് ഉചിതം എന്ന് ടീചെര്സ്‌ പറഞ്ഞപ്പോൾ ആകെ കണ്‍ഫ്യൂഷൻ ആയി. ബയോലോജി പണ്ടേ അത്രക്ക് ഇഷ്ടമില്ലാത്തതിനാൽ കമ്പ്യൂട്ടർ സയൻസ് എടുക്കാം എന്ന് തീരുമാനിച്ചു. എന്ട്രൻസ് കോച്ചിംഗ് വിലങ്ങുതടി ആവുന്നത് അപ്പൊഴാണ്. എന്ട്രൻസ് കോച്ചിംഗ് നു അന്ന് മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മാത്രം ആണ് ഒരേ ഒരു ഒപ്ഷൻ. മഞ്ചേരിയിലെ മികച്ച സ്കൂൾകളായ എച്.എം.വൈയിലും ബോയ്സിലും അന്ന് കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നില്ല. മനസ്സില്ലാ മനസ്സോടെ ബയോളജി തന്നെ എടുക്കേണ്ടി വന്നു! എന്റെ ചേട്ടൻ അർജിത് ആയിരുന്നു എനിക്ക് എന്നും റോൾ മോഡൽ. ഞാൻ പത്താം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ചേട്ടൻ എച്.എം.വൈ.യിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കി. ചേട്ടനണ് എച്.എം.വൈ തന്നെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ഒടുവിൽ ഏകജാലകം റിസൾട്ട്‌ വന്നപ്പോൾ ആഗ്രഹിച്ചത്‌ പോലെ എച്.എം.വൈ തന്നെ കിട്ടി. സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മോർണിംഗ് ബാച്ചിലും ചേർന്നു. ചേട്ടന് സ്കൂളിൽ ഒരു 'നല്ല കുട്ടി' ഇമേജ് ഉണ്ടെന്നു ആദ്യ ദിവസം തന്നെ മനസ്സിലായി. എനിക്ക് "അർജിതിന്റെ അനിയൻ" എന്നാ ഒരു പ്രത്യേക പരിഗണന കിട്ടി! ആ പരിഗണന വെച് സൗദാബി ടീച്ചർ എന്നെ പിടിച് പ്ലസ് വണ്‍ - സി ക്ലാസ്സ്‌ ലീഡർഉം ആക്കി. "പണികിട്ടി" എന്ന് പറഞ്ഞാൽ മതിയല്ലോ. ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത സമയത്ത് സംസാരിച് മറ്റു ക്ലാസുകൾക്ക് ബുദ്ധിമുട്ടുണ്ടക്കുന്നവരുടെ പേര് എഴുതുക എന്നതാണ് ലീഡർഉടെ പ്രധാന പരിപാടി! അതോടെ 'പേരെഴുതി' എന്ന് പേരും വീണു! ഒഴിവു പിരിയേഡുകളിൽ വെറുതെ ഇരിക്കാനോ ഫ്രണ്ട്സിന്റെ കൂടെ “പെൻ-ഫൈറ്റ്” നടത്താനോ ലീഡർ പദവി സമ്മതിച്ചില്ല! സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്ൽ നേരത്തെ തന്നെ ക്ലാസുകൾ തുടങ്ങിയിരുന്നതിനാൽ എച്.എം.വൈ.യിൽ എത്തുന്നതിന്റെ മുന്നേ തന്നെ കുറെ കൂട്ടുകാരെ കിട്ടിയിരുന്നു. തുടക്കത്തിൽ അവരൊക്കെ തന്നെ ആയിരുന്നു ക്ലാസ്സിലും കൂട്ട്. കുറച് ദിവസങ്ങൾ കഴിഞ്ഞപ്പൊഴാണ് ഒരു തനി നാടൻ 'മലപ്പുറം ചെക്കൻ' അബ്ദുസ്സലാം സെക്കന്റ്‌ അല്ലോട്മെന്റിൽ എച്.വൈ.യിൽ ചേരുന്നത്! ആദ്യ ദിവസം തന്നെ അവനോട്‌ കമ്പനി ആയി. അവൻ ഒരു മിസ്റ്റർ കൂൾ ആയിരുന്നു. സാമ്പത്തികപരമായി തികച്ചും പാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്ന സലാം - അവൻ കാര്യങ്ങളെ സമീപിക്കുന്ന രീതി എന്നെ ആകർഷിച്ചു. ടേക്ക്-ഇറ്റ്‌-ഈസി പോളിസി ആയിരുന്നു അവന്. പിന്നീടുള്ള ദിവസങ്ങളിൽ സലാം എന്ന വ്യക്തി എന്നിൽ പ്രഭാവം ചെലുത്തി. സ്കൂൾ ജീവിതം എന്നാൽ വെറും പഠനം മാത്രമല്ല എന്ന് കാണിച്ചു തന്നതും അവനാണ്. ഒരുപാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ അവനു കഴിഞ്ഞു. ക്ലാസ്സിൽ വളരെ എനെർജെടിക് ആയിരുന്നു അവൻ. മലയാളം മീഡിയം സ്കൂളിൽ പഠിച്ചതിനാൽ, തുടക്കത്തിൽ എനിക്കും അവനും ക്ലാസ്സ്‌ മനസ്സിലാക്കുന്നതിൽ അല്പ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഫസ്റ്റ് ടേം എക്സാം രണ്ടുപേരും എട്ടു നിലയിൽ പൊട്ടി! എന്നാൽ അതിനു ശേഷം സലാമിന്റെ കൂടെ ഒരുമിച്ച് ഇരുന്നുള്ള പഠിത്തം രണ്ടു പേർക്കും ഉപയോഗപെട്ടു. പിന്നീടുള്ള പരീക്ഷകളിൽ നല്ല മാർക്ക്‌ വാങ്ങാൻ സാധിച്ചു. 'അർജിതിന്റെ അനിയൻ' എന്ന ടാഗ് ഉള്ളതു കൊണ്ട് ആ തിരിച്ചു വരവ് അനിവാര്യം ആയിരുന്നു. നല്ല കൂടുകെട്ടുകൾ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്. ഫ്രണ്ട്ഷിപ്‌ ഒരിക്കലും കൃത്രിമം ആവരുത്. എല്ലാവരെയും ഒരുപോലെ കാണുക. എല്ലാവരോടും ഒരുപോലെ പുഞ്ചിരിക്കുക. ആഴത്തിലുള്ള സുഹൃത്ത് ബന്ധങ്ങൾ സ്വന്തം വ്യക്തിത്വത്തിൽ പ്രഭാവം ചെലുത്തും എന്ന് മനസ്സിലാക്കുക. പഠനത്തിൽ മിടുക്കൻ ആയ ഒരാൾ താരതമ്യേന പിന്നോക്കം നില്ക്കുന്നവനോട് കൂട്ടുകൂടാതിരിക്കരുത്. ഒരു പക്ഷെ അവനിൽ നിന്നും പല നല്ല കാര്യങ്ങളും നിങ്ങൾക്ക് കണ്ടു പഠിക്കാന്ഉണ്ടാവാം. ഒരാളുടെ വസ്ത്രവിദാനമൊ സാമ്പത്തിക സ്ഥിതിയോ ഒന്നും ഒരു മാനദണ്ഡം ആകരുത്. ജീവിതത്തിൽ മുന്നേറാൻ സുഹൃത്ക്കൾക്കുള്ള റോൾ ചെറുതല്ല. അങ്ങനെ എച്.എം.വൈ.യിൽ ആദ്യ വർഷം പെട്ടന്നു കഴിഞ്ഞു പോയി. രണ്ടാം വർഷം ആയപ്പോഴേക്കും ക്ലാസ്സിൽ രാഷ്ട്രീയത്തിൽ എന്നപോലെ ക്ലാസ്സിൽ "ഗ്രൂപ്പിസം" ചെറിയ തോതിൽ പ്രത്യക്ഷം ആയിരുന്നു! പഠിക്കാൻ മുന്നിട്ടു നിൽക്കുന്നവർ - അവരിൽ തന്നെ എന്ട്രൻസ് ലക്ഷ്യം വെക്കുന്നവർ, സ്പോർട്സ്-ആർട്സ് തുടങ്ങിയവയിൽ താല്പ്പര്യം ഉള്ളവർ എന്നിങ്ങനെഒക്കെ. തികച്ചും സ്വാഭാവികം ആണെങ്കിലും, ഇത് സുഹൃത്ത് ബന്ധങ്ങളിൽ പ്രതിഫലിക്കുന്നത് അപകടം ആണ. ഭാഗ്യവശാൽ മുനീർ സാറിന്റെ പ്ലസ്‌-ടു സി ക്ലാസിൽ ഈ വേർതിരിവ് വളരെ കുറവായിരുന്നു. എല്ലാവരും പരസ്പരം മനസ്സിലാക്കിയും സഹകരിച്ചും ആണ് മുന്നോട്ടു പോയത്. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുന്നതും പ്രകീർത്തിക്കുന്നതും നല്ല സുഹൃത്ത് ബന്ധങ്ങളുടെ മെന്മയാണ്. രണ്ടാം വർഷം ആയതോടെ വിവിധ ലാബുകൾ തുടങ്ങിയിരുന്നു. ബോട്ടണി ആയിരുന്നു എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച വിഷയം. റെക്കോർഡ്‌ ബുക്കിൽ വരച്ചുകൂട്ടുന്ന അൻപതോളം ചിത്രങ്ങൾ വെറും രണ്ടു മാർക്കിനു വേണ്ടി ആണല്ലോ എന്ന് പലപ്പോഴും തോന്നിപോയിട്ടുണ്ട്. ആത്മാർഥമായി പഠിപ്പിക്കുന്ന സറീന ടീച്ചറോടുള്ള അനുകമ്പ കൊണ്ട് മാത്രം ആണ് റെക്കോർഡ്‌ ബുക്ക്‌ മുഴുവനാക്കിയത്! ഫിസിക്സ്‌ - കെമിസ്ട്രി ലാബുകളും തന്നെ ബോറടിപ്പിക്കുന്ന ക്ലാസ്സുകളിൽ നിന്ന് ഒരു ഒഴിവു നൽകുമായിരുന്നു. ഒത്തിരി ഓർമകൾ പ്ലസ്-ടു സമ്മാനിച്ചു. സലാം സാറിന്റെ നേതൃത്വത്തിൽ ഞങ്ങൾ എടുത്ത ഷോർട്ട് ഫിലിം, മുന്നാർ സ്റ്റഡി ടൂർ, കലാ-കായിക മേളകൾ - ഇതൊക്കെ എന്നും ഓർക്കാൻ കുറെ നിമിഷങ്ങൾ സമ്മാനിച്ചു. അവസാന നാളുകൾ ആയതോടെ എല്ലാവരും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങിയിരുന്നു. ബോർഡ് എക്സാം മാത്രം എന്നതിലുപരി എന്ട്രൻസ് ലക്ഷ്യം വെച്ചുള്ള പഠനം തുടങ്ങി. പ്ലസ്‌ ടു കഴിഞ്ഞു പോയത് പ്രകാശ വേഗതിലാണ്. ജനുവരിയിൽ ലാബ്‌ എക്സാമിനുള്ള ടൈം ടേബിൾ വന്നപ്പൊഴാണ് ബോധം കേട്ടത്! അതോടെ എല്ലാം മാറ്റി നിർത്തി പഠനം മാത്രം ആയി ശ്രദ്ധ. വിഷയം തിരിച്ചുള്ള റിവിഷൻ ക്ലാസുകൾ വളരെ ഉപകാരപെട്ടു. നേരത്തെ തന്നെ ക്ലാസുകൾ തീർന്നതിനാൽ ബോർഡ് എക്സമിനു പഠിക്കാൻ സമയം കിട്ടിയിരുന്നു. സമയത്തിന് പാഠങ്ങൾ തീർക്കുന്നതിൽ എച്.എം.വൈ.യിലെ ടീചെഴ്സിനു ഫുൾ ക്രെഡിറ്റ്‌! വിദ്യാര്തികളുടെ നന്മക്ക് ഗുണം ചെയ്യുന്ന എന്തിനും നേതൃത്വം നല്കാൻ സന്മനസുള്ള ഒരു പറ്റം ടീച്ചേഴ്സ് എച്.എം.വൈ.യുടെ മുതൽകൂട്ടാണ്. പ്ലസ്‌ വണിൽ പുതുതായി ചേരുന്നവർക്ക് സീനിയർ വിദ്യാർഥികൾ 'ഫ്രെഷെർസ് ഡേ' സംഘടിപ്പിക്കുന്നു. തിരിച്ച്, വർഷാവസാനം ജൂനിയർ വിദ്യര്തികളുടെ നേതൃത്വത്തിൽ പ്ലസ്‌-ടു വിദ്യാര്തികൾക്ക് 'സെൻറ് ഓഫ്‌ പാർട്ടി' യും. ജൂനിയർ-സീനിയർ ബന്ധം നിലനിർത്താൻ എന്നതിലുപരി, ഇത്തരം പരിപാടികൾ ടീച്ചേർസിന്റെ സഹായത്തോടെ സംഘടിപ്പിക്കുക വഴി വിദ്യാര്തികളുടെ സംഘാടകപാടവം കൂടെ വളരുന്നു. എല്ലാ മേഖലകളിലും ഉള്ള ഒരു വളർച്ചക്ക് വേദി ഒരുക്കുകയാണ് എച്.എം.വൈ.യും അവിടത്തെ അധ്യാപകരും. മികച്ച ഒരു വിദ്യാർഥി മാത്രം ആയിട്ടല്ല, മറിച് മികച്ച വ്യക്തിയെ ആണ് എച്.എം.വൈ വാര്തെടുക്കുന്നത്. ആത്മാർഥമായ സുഹൃത്ത് ബന്ധങ്ങളും ടീച്ചേർസുമായുള്ള അടുപ്പവും എല്ലാം പിന്നീട് എന്ട്രൻസ്നു പഠിക്കുന്ന സമയത്തും ഉപകരിച്ചു. സുഹൃത്തുക്കളും അധ്യാപകരും സ്വന്തം രക്ഷിതാക്കൾ തന്നപോലെ ആത്മവിശ്വാസവും പിന്തുണയും നല്കി. ടീച്ചേർസിൽ ചിലരുമായി എന്നും അടുപ്പം സൂക്ഷിച്ചിരുന്നു. അത് എനിക്ക് വലിയ മുതൽകൂട്ടായിരുന്നു. പിന്നീട് പാലാ ബ്രില്ല്യന്റിൽ എന്ട്രൻസ് കോച്ചിംഗ് നു ശേഷം ഐ.ഐ.ടി ക്ക് സെലെക്ഷൻ കിട്ടി. ഇപ്പോൾ ഞാൻ ഐ.ഐ.ടി മദ്രാസിൽ അവസാന സെമെറെർ കമ്പ്യൂട്ടർ സയൻസ് ബി-ടെക് വിദ്യാർതിയാണ്. ക്യാമ്പസ്‌ പ്ലേസ്മന്റ് വഴി ബാംഗ്ലൂരിൽ ഇൻഫോസിസ്ന്റെ സ്ഥാപനമായ എഡ്ജ്-വെർവിൽ സ്വപ്ന തുല്യമായ ഒരു ജോലി വാഗ്ദാനവും കിട്ടി. ഇതിനെല്ലാം എനിക്ക് മുതൽ കൂട്ടായി എന്നും എച്.എം.വൈ.യിലെ സുഹൃത്ത് ബന്ധങ്ങളും അനുഭവങ്ങളും ഉണ്ടായിരുന്നു എന്ന് സസന്തോഷം പറയട്ടെ. എന്റെ ഉറ്റ മിത്രം ആയിരുന്ന അബ്ദുൽ സലാം ഇപ്പോൾ ഐംസിൽ (ഡൽഹി എ.ഐ.ഐ.എം.എസ്) നാലാം വർഷ എം.ബി.ബി.എസ് വിദ്യാർതിയുമണ്. എന്റെ ചേട്ടൻ അർജിത്ത്, കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പൂർത്തിയാക്കി ഇപ്പോൾ ഹൗസ് സർജെൻസി ചെയ്യുന്നു. ഇപ്പോഴത്തെ ബാച്ചുകാരോട് പറയാനുള്ളത് ഇത്ര മാത്രം - നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക. പഠനം മാത്രം എന്നതിൽ ഉപരി, പഠനത്തിനു പ്രാധാന്യം കൊടുത്തു എല്ലാറ്റിനും പങ്കാളികളാവുക. ആധ്യപകര്ക്കും മാതാപിതാക്കൾക്കും ദൈവ തുല്യമായ സ്ഥാനം കൊടുക്കുക. ഫേസ്ബുക്കും, സെൽഫിയും, ലൈക്‌കളും ഒന്നും അല്ല ജീവിതം എന്ന തിരിച്ചരിവുണ്ടവുക. ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തി ചേരാൻ പരിശ്രമിക്കുക. സ്കൂൾ ജീവിതത്തിൽ നിങ്ങളുണ്ടാക്കുന്ന കൂട്ടുകെട്ടുകൾ അതിനു നിങ്ങൾക്ക് മുതൽകൂട്ടാവട്ടെ.
ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ ഒരു മുഴുനീള പാരഡി രൂപമെന്ന് ഒറ്റവാക്കിൽ സ്കെയറി മൂവി 2വിനെ വിശേഷിപ്പിക്കാം. പ്രേതബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന ഹെൽ ഹൗസിലേക്ക് ഒരു പ്രോജക്റ്റിന്റെ ഭാഗമായി 4 കോളേജ് വിദ്യാർത്ഥികളും, അവരുടെ പ്രൊഫസറും താമസത്തിനായി വരികയാണ്. എന്നാൽ, അവർക്കവിടെ നേരിടേണ്ടി വരുന്നതോ, സ്ത്രീലമ്പടനായ ഒരു പ്രേതത്തേയും. “ദി എക്സോര്‍സിസ്റ്റ്” എന്ന ഹൊറർ ചിത്രങ്ങളുടെ കുലപതിയെ ഓർമിപ്പിക്കുന്ന രംഗങ്ങൾ സ്കെയറി മൂവി 2വിന്റെ മറ്റൊരു പ്രത്യേകതയാണ്. ക്ലാസിക്ക് ഹൊറർ ചിത്രങ്ങളുടെ ആരാധകർക്ക്, അവയുടെയെല്ലാം ഒരു പാരഡി പതിപ്പെന്ന നിലയിൽ സ്കെയറി മൂവി 2 വ്യത്യസ്തമായ ഒരനുവഭവമായിരിക്കുമെന്ന് തീർച്ച. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Comedy, English Tagged: Maajith Nazar Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്. കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. കെഎസ്ഐടിഎൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയാണ്. ഇതിനാൽ റോഡ് കുഴിക്കൽ വേണ്ടി വരുന്നില്ല. സബ്സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്. പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങൾ ഏറെ കുറെ പൂർത്തിയായി കഴിഞ്ഞു. കേബിളിലൂടെ തന്നെ എത്തുന്ന ഇന്റർനെറ്റ് കണക്‌ഷൻ സർക്കാർ ഓഫിസുകളിൽ ഇ ഗവേണൻസിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളിൽ ഫോണും ഇന്റർനെറ്റും വേണമെങ്കിൽ കേബിൾ ടിവിയും നൽകാൻ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 12 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായിട്ടാവും കണക്‌ഷൻ നൽകുക. മറ്റുള്ളവർക്കു മാസം എത്ര തുക ഈടാക്കണമെന്നതും മറ്റും നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റർ കേബിളുകൾ വഴിയാണ് കെ ഫോൺ സർവീസ് ലഭ്യമാക്കുക. കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിക്കും. അവിടെ നിന്നാണു (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) സർവ സ്കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും ലഭ്യമാക്കുക. കലക്ടർമാർ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്പോട് ഏതൊക്കെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അ‍‍ടിസ്ഥാനത്തിൽ നൽകിയ ടെൻഡറിൽ കരാർ ബിഎസ്എൻഎലിനാണു ലഭിച്ചിരിക്കുന്നത്. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫിസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും. ഹൈടെൻഷൻ പ്രസാരണ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ ഇടാൻ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയിൽ (എസ്പിവി) കെഎസ്ഐടിഎല്ലിനും കെഎസ്ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോർ നെറ്റ്‌വർക്കിനു കേബിൾ വലിക്കാനുള്ള നടപടികളിലേക്ക് ഐടി മിഷൻ സാങ്കേതിക സഹായത്തോടെ കെഎസ്ഐടിഎൽ നീങ്ങുകയാണ്. കേബിളിടുന്ന ജോലികൾ നവംബർ ആദ്യത്തിൽ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കെഎസ്ഇബിയുടെ പോസ്റ്റ് താഴെ: ഇന്റർനെറ്റ് സ്ലോ ആണോ? ഡിസംബറിലെത്തും കെഫോൺ‍ സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും നൽകുന്നതാണ്. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാൻഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കെഎസ്ഇബി-യും കെഎസ്ഐറ്റിഐഎൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ് കേബിൾ, എസ്ആർഐറ്റി എന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കെഫോൺ പദ്ധതിയുടെ നേട്ടങ്ങൾ ∙ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, കണ്ടന്റ് സർവീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും. ∙ ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ∙ 30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും. ∙ ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും. ∙ ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം. ∙ സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ- സർവീസുകൾക്ക് കൂടുതൽ ബാൻഡ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാൻ കെഫോൺ സഹായിക്കും. ∙ ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോൺ പദ്ധതി സഹായിക്കും.
വാക്കുകൾക്കു മുമ്പേ കാഴ്ചയുണ്ടായി. കാഴ്ചയ്ക്കും വാക്കുകൾക്കുമിടയിലെ വിടവു് അഗാധമായിരുന്നു. നമ്മുടെ കാഴ്ചയും അറിവും തമ്മിൽ ഇണങ്ങാൻ പോകുന്നില്ലെന്നു് എഴുപതുകളിൽ നോവലിസ്റ്റും കലാവിമർശകനുമായ ജോൺ ബെർജർ പറഞ്ഞു. ഇതേക്കുറിച്ചു് 1930-ൽ സറിയലിസ്റ്റ് ചിത്രകാരനായ റെനെ മഗ്രിത്തെ രചിച്ച ‘സ്വപ്നങ്ങളുടെ താക്കോൽ’ എന്ന പെയിന്റിംഗ് ചൂണ്ടിക്കാണിച്ചുകൊണ്ടാണു് ബെർജർ തന്റെ ആശയം അവതരിപ്പിക്കുന്നതു്. യഥാർത്ഥത്തിൽ നമ്മൾ പറയുന്നതും ആ പറയുന്നതിനേക്കുറിച്ചു് ചിന്തിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണെന്നു് അറുപതുകളിൽ കവിതയെക്കുറിച്ചെഴുതിയപ്പോൾ കവിയും നിരൂപകനുമായ ഒക്ടോവിയോ പാസും പറഞ്ഞിട്ടുണ്ടു്. കവിതയെക്കുറിച്ചുള്ള ചിന്തകളിൽ പാസ് മറ്റൊരു തരത്തിലുള്ള വിടവിനേക്കുറിച്ചും പരാമർശിക്കുന്നു. ഒരു കവിത എഴുതുന്നതിനു മുമ്പേ അതിന്റെ യഥാർത്ഥത്തിലുള്ള ആശയം ആ കവിക്കുണ്ടാകുന്നതല്ല. കവിതയ്ക്കു ശേഷം ആകസ്മികമായോ രൂപകല്പനയിലൂടെയോ വന്നുചേരുന്നതാണതു്. കലയുടെ മണ്ഡലത്തിൽ രൂപമാണു് അർത്ഥത്തെ ആവിഷ്ക്കരിക്കുന്നതു് എന്നു ചുരുക്കം. കറുത്തവരെ നികൃഷ്ടരായി ചിത്രീകരിച്ച ആ ചിത്രം വർണ്ണവിവേചന നയം അക്രമാസക്തമായി നടപ്പാക്കിയ കു ക്ലക്സ് ക്ലാനിന്റെ തിരിച്ചു വരവിനു പോലും പ്രേരകമായിത്തീർന്നു. ഇന്ത്യയിലെ മുഖ്യധാരാ സിനിമകളിലെ ദുഷ്ടകഥാപാത്രങ്ങൾക്കു് മുസ്ലീം പേരു കൊടുക്കുന്ന സമ്പ്രദായം ഇവിടെ ഓർക്കാവുന്നതാണു്. അത്തരം ജാഗ്രതക്കുറവുകൾ ഫാഷിസ്റ്റുകൾ എത്ര ഫലപ്രദമായി ഉപയോഗിക്കുമെന്നു് ഹോളോകോസ്റ്റിന്റെ പാഠങ്ങൾ വായിച്ചിട്ടും നമ്മൾ പഠിച്ചില്ല. അനിവാര്യമായ ദുരന്തത്തിലേക്കു് ദേശം നടന്നു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത വൈകിയാണെങ്കിലും നമ്മൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണു്. ചലച്ചിത്രങ്ങളിൽ, വിശേഷിച്ചു് സാഹിത്യകൃതിയെ അടിസ്ഥാനമാക്കി രചിക്കുന്ന ചലച്ചിത്രങ്ങളിൽ പറയുന്ന ആശയത്തിനും (കഥ) ആവിഷ്ക്കാരത്തിനും ഇടയിൽ അഗാധമായൊരു അകലമോ വിടവോ കാണുന്നില്ലേ എന്ന വിചാരത്തിലാണു് ഈ കുറിപ്പു്. വേണ്ടത്ര മാധ്യമ വളർച്ച നേടാത്ത കാലങ്ങളിൽ മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം തന്നെ ആദ്യമായും അവസാനമായും ഒരു കഥ പറഞ്ഞു തീർക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചെടുത്തതാണു്. അതിൽ സിനിമ എന്ന മാധ്യമത്തിനു പകരം പാട്ടു്, നൃത്തം, നാടകം, മെയ്പ്പോരു്, ഹാസ്യ പ്രകടനങ്ങൾ തുടങ്ങിയ അസംഖ്യം കലാപരിപാടികൾ നിറച്ചു വച്ചിട്ടുണ്ടാകും. പലപ്പോഴും കഥയാകും മുഴച്ചു നിൽക്കുക. കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന ഷെഹറസാദയുടെ കാലം എന്നേ കഴിഞ്ഞുവെന്നു് ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയരൊസ്താമി പറഞ്ഞതു് നമ്മുടെ സംവിധായകരുടെ കാതുകളിൽ അന്നും ഇന്നും പതിഞ്ഞിട്ടില്ല. മലയാള സിനിമയുടെ തുടക്കം മുതൽ തന്നെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി സിനിമകളുണ്ടായിരുന്നു. 1932-ൽ പ്രദർശനത്തിന്റെ ആദ്യ ദിവസം തന്നെ പകർപ്പവകാശക്കേസു മൂലം മുടങ്ങിപ്പോയ നിശ്ശബ്ദ ചിത്രം, സി. വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണു് രചിച്ചിരുന്നതു്. തുടർന്നങ്ങോട്ടു് നാടകരചയിതാക്കളടങ്ങുന്ന മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാർ തിരക്കഥാകൃത്തുക്കളായും കഥാകൃത്തുക്കളായും സിനിമയിലെത്തി. വൈക്കം മുഹമ്മദു ബഷീർ, തകഴി, ഉറൂബ്, തോപ്പിൽ ഭാസി, എസ്. എൽ. പുരം സദാനന്ദൻ, എം. ടി., പദ്മരാജൻ, തുടങ്ങിയ സാഹിത്യകാരുടെ സാന്നിദ്ധ്യം ചിലപ്പോഴെല്ലാം മാധ്യമത്തെ ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്തുകൊണ്ടു തന്നെ പറയട്ടെ കഥാ വിവരണത്തിൽ ഊന്നിയുള്ള ചലച്ചിത്ര രചനകളാണു് മലയാളത്തിൽ കൂടുതലും ഉണ്ടായതു്. വിധേയൻ എന്ന സിനിമയുടെ പേരിൽ അടൂർ ഗോപാലകൃഷ്ണനും സക്കറിയയും തമ്മിലുണ്ടായ സംഘർഷവും ഏറെക്കുറെ രണ്ടു മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മുൻവിധികളിൽ നിന്നുരുത്തിരിഞ്ഞതാണെന്നാണു് എന്റെ വിചാരം. എഴുത്തുകാരൻ എഴുതിവച്ച ധ്വനികളും കാഴ്ചപ്പാടുകളും ഏറ്റെടുക്കാതെ അയാളുടെ കഥയിലെ ചില അംശങ്ങൾ മാത്രം സ്വീകരിച്ചു് സ്വന്തം ആശയഗതി പ്രതിഫലിപ്പിക്കുന്ന സിനിമ ചെയ്യുന്ന സംവിധായകൻ സ്വാഭാവികമായും എഴുത്തുകാരന്റെ ശത്രുവായിത്തീരും. തന്റെ വാക്കുകൾ മാറ്റാൻ പാടില്ലെന്ന വാശിയുള്ള സാഹിത്യകാരന്മാർ അമിതമായി മുഴുകിയതുകൊണ്ടാകും മലയാള സിനിമ വാക്കുകൾ കൊണ്ടു കഥ വിവരിക്കുന്ന കലാരൂപമായും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യാവുന്ന ശബ്ദരേഖയായും മാറിയതു്. അരവിന്ദൻ സി. എൻ. ശ്രീകണ്ഠൻ നായരു ടെ കാഞ്ചനസീത ചലച്ചിത്രമാക്കിയപ്പോൾ നാടകം എന്ന മാധ്യമത്തിൽ നിന്നു് അകന്നു പോകാനായി സംഭാഷണങ്ങൾ പരമാവധി ചുരുക്കി ദൃശ്യാവിഷ്ക്കാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചതു് ഓർമ്മവരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എസ്. ഹരീഷി ന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ കടമെടുത്തപ്പോഴും ചെറുകഥയിൽ നിന്നും തിരക്കഥയുടെ സാഹിത്യ വിവരണങ്ങളിൽ നിന്നും പരമാവധി അകലം പാലിക്കാൻ ശ്രമിച്ചതായി തോന്നിയിരുന്നു. ഈ സാഹചര്യത്തിൽ സാഹിത്യ കൃതിയും ചലച്ചിത്രവും ആശയതലത്തിൽ രണ്ടായി വഴി പിരിയുന്നതു് സ്വാഭാവികമാണല്ലോ. എം. ടി. വാസുദേവൻ നായരുടെ മഞ്ഞ് എന്ന കൃതി അദ്ദേഹം തന്നെ ചലച്ചിത്രമാക്കിയപ്പോൾ സിനിമ എന്ന മാധ്യമത്തോടും താനെഴുതിയ കൃതിയുടെ ആശയാനുഭവതലത്തോടു പോലും നീതി പുലർത്താനാകാതെ വഴിതെറ്റിപ്പോയതും ഇവിടെ ഓർക്കാവുന്നതാണു്. ഇത്തരം കാരണങ്ങൾ കൊണ്ടാകണം ചലച്ചിത്രത്തിൽ എഴുത്തുകാർക്കു് ഒരു പങ്കുമില്ല എന്നു് റഷ്യൻ ചലച്ചിത്ര സ്രഷ്ടാവായ ആന്ദ്രീ താർക്കോവ്സ്ക്കി പറഞ്ഞതു്. സിനിമയുടെ ആരംഭകാലത്തു തന്നെ സാഹിത്യകൃതികളിൽ നിന്നു് വിഷയം കടമെടുക്കുവാൻ സംവിധായകർക്കു് ആവേശമുണ്ടായിരുന്നു. ജീവിതത്തിലും സിനിമയിലും മാന്ത്രികനായിരുന്ന ജോർജ് മെലിയസ് 1899-ൽ തന്നെ ചാൾസ് പെറോൾട്ടി ന്റെ യക്ഷിക്കഥയായ സിൻഡറല്ല യും ഷേക്സ്പിയറി ന്റെ കിങ് ജോണും സിനിമയാക്കി. 1902-ൽ ഷൂൾ വേണി ന്റേയും വെൽസി ന്റേയും കൃതികളെ അടിസ്ഥാനമാക്കി രചിച്ച എ ട്രിപ്പ് റ്റു ദ മൂൺ എന്ന സിനിമ നിരവധി ചലച്ചിത്ര പരീക്ഷണങ്ങൾക്കു വഴി തെളിച്ചതു് ചരിത്രമാണു്. 1915-ൽ സിനിമയുടെ ആദ്യകാലത്തു് തന്നെ ഡി. ഡബ്ല്യൂ ഗ്രിഫിത്ത് തോമസ് ഡിക്സന്റെ ക്ലാൻസ്മാൻ എന്ന കൃതിയിൽ നിന്നാണു് ബെർത്ത് ഓഫ് എ നേഷൻ രചിച്ചതു്. സിനിമ എന്ന മാധ്യമത്തെ വളരെയേറെ മുന്നോട്ടുകൊണ്ടു പോയെങ്കിലും അത്യന്തം പ്രതിലോമകരമായൊരു ചിത്രമായിരുന്നു അതു്. കറുത്തവരെ നികൃഷ്ടരായി ചിത്രീകരിച്ച ആ ചിത്രം വർണ്ണവിവേചന നയം അക്രമാസക്തമായി നടപ്പാക്കിയ കു ക്ലക്സ് ക്ലാനി ന്റെ തിരിച്ചു വരവിനു പോലും പ്രേരകമായിത്തീർന്നു. ഇന്ത്യയിലെ മുഖ്യധാരാ സിനിമകളിലെ ദുഷ്ടകഥാപാത്രങ്ങൾക്കു് മുസ്ലീം പേരു കൊടുക്കുന്ന സമ്പ്രദായം ഇവിടെ ഓർക്കാവുന്നതാണു്. അത്തരം ജാഗ്രതക്കുറവുകൾ ഫാഷിസ്റ്റുകൾ എത്ര ഫലപ്രദമായി ഉപയോഗിക്കുമെന്നു് ഹോളോകോസ്റ്റിന്റെ പാഠങ്ങൾ വായിച്ചിട്ടും നമ്മൾ പഠിച്ചില്ല. അനിവാര്യമായ ദുരന്തത്തിലേക്കു് ദേശം നടന്നു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത വൈകിയാണെങ്കിലും നമ്മൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണു്. യൂറോ അമേരിക്കൻ സിനിമകൾ പലപ്പോഴും സാഹിത്യ കൃതിയിൽ പരാമർശിക്കുന്ന കഥകളോടു നീതി പുലർത്താൻ ശ്രമിച്ചിരുന്നു. 1939-ൽ മാർഗ്രറ്റ് മിച്ചലി ന്റെ നോവലിനെ ആസ്പദമാക്കി വിക്ടർ ഫ്ളെമിംഗ് സംവിധാനം ചെയ്ത ഗോൺ വിത്ത് ദ വിൻഡും ഡേവിഡ് ലീൻ പാസ്റ്റർനാക്കിന്റെ നോവലിൽ നിന്നു 1965-ൽ രൂപപ്പെടുത്തിയ ഡോക്ടർ ഷിവാഗോയും ലൂയിജി ബാർതോലിനി യുടെ നോവലിൽ നിന്നു വിറ്റോറിയ ഡീസീക്ക സാക്ഷാത്ക്കരിച്ച ബൈസിക്കിൾ തീവ്സു മൊക്കെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണു്. കൃതിയും ചലച്ചിത്രവും തമ്മിൽ ആശയപരമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരിൽ എഴുത്തുകാരൻ സിനിമയെ പാടെ ബഹിഷ്ക്കരിച്ച സംഭവവും ഹോളീവുഡിലുണ്ടായിട്ടുണ്ടു്. 1962-ൽ കെൻ കെസി രചിച്ച വൺ ഫ്ളൂ ഓവർ ദ കുക്കൂസു് നെസ്റ്റ് എന്ന സിനിമയിലാണിതു സംഭവിച്ചതു്. ചീഫ് ബ്രോഡ്മാൻ എന്ന അമേരിക്കൻ ഇന്ത്യൻ പ്രധാന കഥാപാത്രമായി കഥ വിവരിക്കുന്ന മട്ടിൽ രചിക്കപ്പെട്ട നോവൽ 1975-ൽ സിനിമയായപ്പോൾ മക്മർഫി എന്ന കഥാപാത്രത്തെ നായക സ്ഥാനത്തേക്കു കൊണ്ടു വരികയും നോവലിസ്റ്റ് പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ഫോക്കസ് മാറിപ്പോകുകയും ചെയ്തു എന്നതാണു് വിഷയം. അതിലും ഗുരുതരമായൊരു വ്യതിയാനം ആ ചിത്രത്തിനു സംഭവിച്ചിട്ടുണ്ടെന്നാണു് എന്റെ നിരീക്ഷണം. പ്രോജക്ട് എംകെ അൾട്ര എന്ന പേരിൽ 1953 ൽ സിഐഎ ഒരു മനോനിയന്ത്രണ പദ്ധതി രഹസ്യമായി നടപ്പാക്കിയിരുന്നു. എൽ. എസ്. ഡി. പോലുള്ള ശക്തമായ സൈക്കോ ആക്റ്റീവ് ഡ്രഗ്സ് അമേരിക്കൻ പൗരന്മാർക്കു നൽകിക്കൊണ്ടുള്ള ഈ മനോ നിയന്ത്രണ പരീക്ഷണം അമേരിക്കയിലെ മനോരോഗാശുപത്രികളടക്കമുള്ള നിരവധി സ്ഥാപനങ്ങളിൽ അക്കാലത്തുണ്ടായിരുന്നു. കെൻ കെസി വിദ്യാർത്ഥിയായിരുന്ന കാലത്തു് ഈ പരീക്ഷണങ്ങളിൽ ഉൾപ്പെട്ടിരുന്നു. നോവൽ രചനയ്ക്കു് പ്രധാന പ്രേരണ ഈ പരീക്ഷണമായിരുന്നുവെങ്കിലും 1975-ൽ ചെക്കോസ്ലോവാക്യക്കാരനായ മിലോസ് ഫോർമാൻ ഈ സിനിമ സംവിധാനം ചെയ്തപ്പോൾ ചിത്രത്തിന്റെ കേന്ദ്രബിന്ദു അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടായി മാറി. ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് അധിനിവേശത്തിന്റെ ദുരനുഭവങ്ങളിലൂടെ കടന്നു വന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം സർവ്വാധിപത്യത്തിനെതിരേയുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു അതു്. സിനിമയും സാഹിത്യ കൃതിയും രണ്ടു മാധ്യമങ്ങളാണെന്ന പോലെ തന്നെ ആശയാനുഭവ തലത്തിലും അവ വഴി പിരിയാനുള്ള സാദ്ധ്യതയെക്കുറിച്ചു പരാമർശിക്കുമ്പോൾ ഒരു കാര്യം കൂടി പറയാതെ വയ്യ. 1986-ൽ പ്രിയദർശൻ എന്ന സംവിധായകൻ ഈ സിനിമയ്ക്കു് ഒരു മലയാള ഭാഷ്യം ചമച്ചു. താളവട്ടം എന്നു പേരിട്ട ആ ചിത്രത്തിൽ മനോരോഗികളായകഥാപാത്രങ്ങളെല്ലാം കോമാളികളായി മാറി. തമാശ ഉല്പാദിപ്പിക്കുന്ന മനോരോഗിയായ നായകൻ പഴയ ക്ലീഷേകളെല്ലാം പാലിച്ചു് പ്രണയിക്കുകയും ഒടുവിൽ ദുരന്ത നായകനായി പരിണമിക്കുകയും ചെയ്യുന്ന ഒരു എസ്ക്കേപ്പിസ്റ്റ് ഫോർമുലാ ചിത്രമായതു മാറി. യേശുവിന്റെ കുരിശുരൂപം പോലും കൺസ്യൂമർ ഉൽപ്പന്നമായി മാറിയതിനേക്കുറിച്ചു മനോഹരമായ രണ്ടു രംഗങ്ങൾ അദ്ദേഹം ചിത്രീകരിച്ചിരിക്കുതു കാണുമ്പോൾ ഇപ്പോഴത്തെ ക്രിസ്തീയ സ്ഥാപനങ്ങളും വ്യവസ്ഥയും ക്രിസ്തുവിനെ കോർപ്പറേറ്റ് സംരംഭങ്ങളേക്കാൾ മനോഹരമായി വിൽക്കുന്നതും നമ്മൾ ചിന്തിച്ചുപോകും. സ്വാഭാവികമായും കരമസോവ് സഹോദരന്മാരിലെ ഐവാൻ രചിച്ച ഗ്രാന്റ് ഇൻക്വിസിറ്ററേക്കുറിച്ചുള്ള വിവരണവും ഓർമ്മയിലെത്തും. ഒരു സാഹിത്യ കൃതിയെ, അതും കവിതയെ അടിസ്ഥാനമാക്കി രചിച്ച ഈ കൃതിയിലൂടെ ആദിമദ്ധ്യാന്തമുള്ള ഒരു കഥ കണ്ടെടുക്കാൻ യത്നിക്കുന്ന കാണി നന്നേ നിരാശപ്പെടുമെന്നു് ഉറപ്പു്. പറയുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ആശയത്തിനും സിനിമയ്ക്കുമിടയിലുള്ള വിടവു് നികത്തേണ്ട ചുമതല കാണിക്കാണുള്ളതെന്നു് ഞാൻ കരുതുന്നു. രണ്ടു ചെറുകഥകളിൽ നിന്നു റാഷമോൺ എന്ന സിനിമ സൃഷ്ടിച്ച അകിരാ കുറസോവ റ്യൂനോസുകെ അകുത്തഗാവ യുടെ കഥകളിൽ ഇല്ലാത്ത ദൃശ്യാത്മകമായ അനുഭവം ചലച്ചിത്ര വിവരണ കലയിലൂടെ ആവിഷ്ക്കരിച്ചു. രണ്ടു കഥകളിൽ ഒന്നിൽ നിന്നു് റാഷമോൺ പടിപ്പുര എന്ന ലൊക്കേഷനും ആ പേരും മഴയും മാത്രമാണദ്ദേഹം സ്വീകരിച്ചതു്. ഒരു കാട്ടിൽ നടന്ന കൊലപാതകത്തേക്കുറിച്ചുള്ള ഏഴു മൊഴികൾ ചേർത്തുവച്ചതാണു് രണ്ടാമത്തെ കഥ. ഇവ രണ്ടും കോർത്തിണക്കി തികച്ചും നവീനമായ ഒരു ദൃശ്യാനുഭവമാണു് 1950-ൽ കുറസോവ തിരശീലയിലെത്തിച്ചതു്. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും നീതി ബോധത്തേക്കുറിച്ചുളള ആകുലതകളും കാണികളിലേക്കു പകരാനായി ചലച്ചിത്ര വിവരണത്തിൽത്തന്നെ നവീനമായ സങ്കേതം അദ്ദേഹം കൊണ്ടുവന്നു. കാട്ടിലെ കൊലപാതകത്തേക്കുറിച്ചു വിവരിക്കുന്നവർ ഒന്നിനോടൊന്നു ചേർന്നു പോകാത്ത, യുക്തിഭദ്രതയില്ലാത്ത, തികച്ചും വ്യത്യസ്തമായ വിവരണമാണു് കാണികൾക്കു കൊടുക്കുന്നതു്. റാഷമോൺ ഷൂട്ടിങ്ങിന്റെ തലേനാൾ മൂന്നു സഹസംവിധായകർ വന്നു് ഈ തിരക്കഥ തങ്ങൾക്കു തീരെ പിടികിട്ടുന്നില്ലെന്നും വിശദീകരിച്ചു തരണമെന്നും ആവശ്യപ്പെട്ട കാര്യം കുറസോവ തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ടു്. എത്ര വിശദീകരിച്ചിട്ടും ഒരാൾക്കു സ്വീകാര്യമായി തോന്നാതിരുന്നതിനാൽ അദ്ദേഹം ആ സിനിമ തന്നെ ഉപേക്ഷിച്ചു പോയി. കൃത്യമായൊരു പരിസമാപ്തി സിനിമയ്ക്കില്ലെന്നായിരുന്നു അയാളുടെ ഒരു പരാതി. മനുഷ്യൻ അവനവനോടു പോലും നുണ പറയുന്നവനാണെന്നും അതുകൊണ്ടാണു് അവരുടെ മൊഴികളിൽ ഇത്രയ്ക്കു വൈരുദ്ധ്യമുണ്ടാകുന്നതുമെന്നുള്ള കുറസോവയുടെ വിശദീകരണം ചെവിക്കൊള്ളാതെ കൊലപാതകം ആരാണു് യഥാർത്ഥത്തിൽ നടത്തിയതു് എന്നു് കൃത്യമായി പറയാത്തതു് സിനിമയുടെ ദോഷമാണെന്നു പറഞ്ഞാണു് ആ സഹസംവിധായകൻ ചിത്രം ഉപേക്ഷിച്ചതു്. ജീവിതത്തിലെ യുക്തി ഭദ്രത സിനിമയ്ക്കും ഒഴിവാക്കാനാകില്ലെന്ന പരമ്പരാഗത വിശ്വാസമവിടെ തകർന്നു. സാഹിത്യ കൃതിയെ അല്ലെങ്കിൽ ഒരനുഭവത്തെ സിനിമയുടെ തുടക്കം മാത്രമായി കണ്ടു് നവ്യമായൊരു സിനിമാനുഭവമാക്കി പരിവർത്തിപ്പിക്കാനായി ഒരു പ്രതിഭാശാലിക്കു മാത്രമേ സാധിക്കൂ. പഴയ തലമുറയിലെ ബ്രസ്സോൺ ദസ്തയേവ്സ്ക്കിയുടെ ജെന്റിൽ ക്രീച്ചർ, വൈറ്റ് നൈറ്റ്സ് എന്നീ ചിത്രങ്ങൾ സിനിമയ്ക്കു വിഷയമാക്കിയപ്പോഴും ഇതു സംഭവിച്ചു. സാഹിത്യ കൃതിയുടെ സ്വഭാവ സവിശേഷതകൾ പാടെ തുടച്ചു മാറ്റിയ അദ്ദേഹം തന്റേതായ മിനിമലിസ്റ്റ് രീതിയിൽ ഒരു പുതിയ അനുഭവമാക്കിത്തീർത്തു. റെയ്മണ്ട് കാർവറു ടെ ഒമ്പതു കഥകളെ ചേർത്തു വച്ചു് ഷോർട്ട് കട്ട്സ് എന്ന പേരിൽ ഒരു സിനിമ റോബർട്ട് ആൾട്ട്മാൻ ചെയ്തിട്ടുണ്ടു്. ഹോളീവുഡ് കഥന പാരമ്പര്യത്തെ പാടെ തെറ്റിച്ചുകൊണ്ടു് ഈ കഥകളെ ചേർത്തു വച്ച രീതി വളരെ ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ എസ്. ഹരീഷിന്റെ മൂന്നു കഥകൾ ചേർത്തു വച്ചാണു് സഞ്ജു സുരേന്ദ്രൻ ഏദൻ എന്ന സിനിമ ഒരുക്കിയതു്. 2000-ത്തിൽ അമോറെസ് പെറോസ് എന്ന ചിത്രത്തിലൂടെ അലഹാന്ദ്രോ ഗൊൺസാലെസ് ഇനാരിറ്റു എന്ന സംവിധായകൻ ഒരു കാറപകടം കൊണ്ടു ബന്ധിപ്പിച്ചു് രേഖീയത തെറ്റിച്ചു് പരസ്പരം കൂടിക്കലരുന്ന മൂന്നു കഥകൾ പറഞ്ഞു. തുടർന്നു് 21 ഗ്രാംസ്, ബാബേൽ എന്നീ ചിത്രങ്ങൾ കൂടി ഗ്വില്ലാർമേ അരിയേഗ എന്ന എഴുത്തുകാരന്റെ സഹായത്തോടെ അദ്ദേഹം നിർമ്മിച്ചു. നോൺ ലീനിയർ വിവരണത്തിലൂടെ സൃഷ്ടിച്ച ഡെത്ത് ട്രിലജി എന്നറിയപ്പെടുന്ന ഈ മൂന്നു ചിത്രങ്ങളും പുതിയ തലമുറയിലെ മലയാള സംവിധായകരേയും എഴുത്തുകാരേയും നന്നേ സ്വാധീനിച്ചു. 2016-ലെ ട്രാഫിക് എന്ന ചിത്രത്തിന്റെ വിജയത്തേത്തുടർന്നു് നോൺ ലീനിയർ കഥാ വിവരണത്തോടെ നിരവധി ചിത്രങ്ങൾ മലയാളിയുടെ തിരശീലയിൽ പ്രത്യക്ഷപ്പെട്ടു. പുതിയ തലമുറയിലെ ടർക്കിഷ് സംവിധായകനായ നൂറി ബിൽജെ ജൈലൻ എന്ന സംവിധായകന്റെ പ്രധാന ചിത്രങ്ങളിൽ ചെക്കോവിന്റെ ചില ചെറുകഥകൾ മറഞ്ഞിരിക്കുന്നതു കാണാം. 2014-ലെ വിന്റർ സ്ലീപ്പ് എന്ന സിനിമയുടെ പ്രധാന ക്രീയാംശം ചെക്കോവിന്റെ ഭാര്യ എന്ന കഥയാണു്. കരമസോവ് സഹോദരന്മാരി ലെ ചെറിയൊരു രംഗം കൂടി ഇണക്കിച്ചേർത്താണീ ചിത്രം പൂർത്തീകരിച്ചതെങ്കിലും പ്രതിഭാശാലിയായ സംവിധായകന്റെ കരസ്പർശത്താൽ ഈ രണ്ടു കഥകളും നമുക്കു് കൃത്യമായി അടയാളപ്പെടുത്തി മാറ്റിനിർത്താൻ പറ്റാത്ത മട്ടിൽ സമ്പൂർണ്ണമായൊരു ചലിച്ചിത്രാനുഭവമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വൺസ് അപ്പോൺ എ ടൈം ഇൻ അനറ്റോളിയ എന്ന ചിത്രത്തിൽ ചെക്കോവി ന്റെ ഓൺ ദ റോഡ് എന്ന കഥയുടെ നേർത്ത നിഴൽ വീണു കിടക്കുന്നതു് ജാഗ്രതയുള്ള ഒരാസ്വാദകനു കണ്ടെത്താനാകും. സാഹിത്യത്തെ ചലച്ചിത്ര മാദ്ധ്യമത്തിലേക്കു സ്വാംശീകരിക്കുകയാണു് ജൈലൻ. എന്നാൽ സത്യജീത് റായി യുടെ അപുത്രയം മികച്ച ചലച്ചിത്രാനുഭവമായിരിക്കുമ്പോൾത്തന്നെ വിഭൂതിഭൂഷന്റെ നോവലിനെ വളരെ പ്രകടമായി കാണാനും നമുക്കു് കഴിയും. ഫ്രാൻസീസ് ഫോർഡ് കൊപ്പോളോ യുടെ ഗാംഗ്സ്റ്റർ ചിത്രമായ ഗോഡ്ഫാദറും ഏറെക്കുറെ അങ്ങനെ തന്നെയാണു് ചലച്ചിത്രരംഗത്തു് നിലകൊള്ളുന്നതു്. എന്നാൽ ഗോഡ്ഫാദറിൽ സംഭവിക്കാത്ത ഒരു മാജിക് പഥേർ പാഞ്ചാലി യിൽ സംഭവിച്ചു. ദുരിത കാലത്തെ നേരിടുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ സഞ്ചാര കഥ സാഹിത്യ കൃതിയിൽ നിന്നെടുത്തു വിവരിച്ച പഥേർ പാഞ്ചാലി സംവിധായകന്റെ പ്രപഞ്ച വീക്ഷണവും ഉൾക്കാഴ്ചയും കൊണ്ടു മഹത്തായ കലാ സൃഷ്ടിയായി മാറി. ഗോഡ്ഫാദർ പോലെ എഴുത്തുകാരന്റെ പരിപൂർണ്ണമായ സഹകരണത്തിൽ രൂപപ്പെട്ട ചലച്ചിത്രമാണു് 2001 എ സ്പേസ് ഒഡീസി എന്ന സ്റ്റാൻലി കുബ്രിക് ചിത്രം. സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ആർതർ സി ക്ലാർക്കി ന്റെ ചില കഥകളുടെ പ്രചോദനത്തിൽ കുബ്രിക്കും ക്ലാർക്കും ചേർന്നു് സിനിമ എഴുതിപ്പൂർത്തികരിച്ചു. 1968-ൽത്തന്നെ ഇതേ പേരിൽ ഒരു നോവലും പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയുടെ തിരക്കഥയോടു വളരെ അടുപ്പമുള്ള ഈ നോവലിന്റെ പിന്നിൽ കുബ്രിക്കിന്റെ സംഭാവനകളുണ്ടെങ്കിലും ആർതർ സി ക്ലാർക്കിന്റെ പേരിലാണു് നോവൽ അറിയപ്പെടുന്നതു്. ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ ഫൗൾസി ന്റെ ഫ്രഞ്ച് ലെഫ്റ്റനന്റ്സ് വുമൻ എന്ന പ്രശസ്തമായ നോവലിന്റെ സങ്കീർണ്ണമായ വിവരണ സമ്പ്രദായം ഒരു സിനിമയിലേക്കു് ആവിഷ്ക്കരിക്കാൻ എളുപ്പമല്ലെന്നു് കണ്ടു് ചില ചലച്ചിത്രകാരന്മാർ ഒഴിഞ്ഞു മാറിയെങ്കിലും കാരൽ റീസ് എന്ന സംവിധായകൻ ആ വെല്ലുവിളി ഏറ്റെടുത്തു. നോവലിൽ വിവരിക്കുന്ന വിക്ടോറിയൻ കാലത്തുള്ള സാറയുടേയും ചാൾസിന്റേയും പ്രണയം തീവ്രതയോടെ അവതരിപ്പിക്കുമ്പോൾത്തന്നെ സമാന്തരമായി ആ വേഷം അവതരിപ്പിച്ച അന്ന, മൈക്ക് എന്നീ നടീനടന്മാരുടെ ആധുനിക കാലത്തെ പ്രണയം കൂടി ചേർത്തു് പുതിയൊരു സിനിമാറ്റിക് പ്രയോഗരീതി കണ്ടെത്തി ആ നോവലിൽ നിന്നു് അതിമനോഹരമായ തിരക്കഥ രചിച്ചതു് ബ്രിട്ടീഷ് നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ഹരോൾഡ് പിന്ററാ ണു്. സാഹിത്യ കൃതി മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി ഏറ്റെടുക്കാൻ പുതിയൊരു ആവിഷ്ക്കരണ സമ്പ്രദായം തന്നെ സൃഷ്ടിക്കേണ്ടി വരുമെന്നു് പിന്റർ രചിച്ച മറ്റു തിരക്കഥകളിലൂടെ കടന്നുപോയാൽ വ്യക്തമാകും. സാഹിത്യകൃതികളിൽ നിന്നാണു് ഹാരോൾഡ് പിന്റർ തന്റെ തിരക്കഥകൾ സൃഷ്ടിച്ചതു്. സാഹിത്യകൃതിയെ വളരെ സർഗ്ഗാത്മകമായി സമീപിച്ച പുതിയ ചലച്ചിത്രകാരന്മാരിൽ പ്രമുഖൻ സ്വീഡിഷ് സംവിധായകനായ റോയി ആൻഡേഴ്സണാ ണു്. അദ്ദേഹത്തിന്റെ സിനിമാറ്റിക് പെയിന്റിംഗ് എന്നു് വിളിക്കപ്പെടുന്ന പ്രശസ്തമായ ലിവിംഗ് ട്രിലജിയിലെ ആദ്യചിത്രമായ സോംഗ്സ് ഫ്രം ദ സെക്കന്റ് ഫ്ളോർ എന്ന സിനിമ പെറൂവിയൻ കവിയായ സെസാർ വയഹോയുടെ സ്റ്റംബ്ലിംഗ് ബിറ്റ്വീൻ റ്റൂ സ്റ്റാർസ് എന്ന കവിതയെ ആസ്പദമാക്കി രചിച്ചതാണു്. ഈ ചിത്രത്തിനു പുറമെ യൂ ദ ലിവിംഗ്, എ പിജ്യൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ളെക്റ്റിംഗ് ഇറ്റ്സ് എക്സിസ്റ്റൻസ് എന്നീ ചിത്രങ്ങൾ ചേർന്നതാണു് ഈ ട്രിലജി. ഒരൊറ്റ ആംഗിളിൽ നിന്നു മാത്രം ഷൂട്ടു ചെയ്ത പരിപൂർണ്ണതയെത്തിയ രംഗങ്ങളിലൂടെയാണദ്ദേഹം സിനിമ മുന്നോട്ടു കൊണ്ടു പോകുന്നതു്. ഒരിടത്തു പോലും ക്ലോസപ്പുകളോ മീഡിയം, ലോംഗ് ഷോട്ടുകളോ കൊണ്ടു് സംവിധായകൻ കാണിയുടെ ശ്രദ്ധയെ വഴി തിരിച്ചു വിടുന്നില്ല. ഒരു പെയിന്റിംഗിന്റെ വിശദാംശങ്ങൾ ആസ്വദിക്കുന്ന സിദ്ധിയും ക്ഷമയുമാണു് ആൻഡേഴ്സൺ കാണികളിൽ നിന്നാവശ്യപ്പെടുന്നതു്. ഡച്ച് പെയിന്റർ പീറ്റർ ബ്രൂഗലി ന്റെ ഹണ്ടേഴ്സു് ഇൻ ദ സ്നോ എന്ന ചിത്രമാണു് തനിക്കു് പ്രചോദനമായെന്നു് ആൻഡേഴ്സൺ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. (ഇതേ പെയിന്റിംഗ് ഉപയോഗിച്ചാണു് അബ്ബാസ് കിയരൊസ്താമി തന്റെ അവസാന ചിത്രമായ 24 ഫ്രെയിംസ് തുടങ്ങിയതു്.) ഈ ബ്രൂഗൽ ചിത്രം ശ്രദ്ധയോടെ നിരീക്ഷിക്കുമ്പോൾ അതിന്റെ മുൻഭാഗത്തായി മഞ്ഞിലൂടെ വേട്ട നായകളോടൊപ്പം ചലിക്കുന്ന വേട്ടക്കാരേയും പശ്ചാത്തലത്തിലായി ആ ഗ്രാമം തന്നെ അവരുടെ പലവിധത്തിലുള്ള നിത്യജീവിതത്തിന്റെ തിരക്കുകളുമായി പ്രത്യക്ഷപ്പെടുന്നതും കാണാം. റോയി ആൻഡേഴ്സൺ ചിത്രങ്ങളുടെ ദൃശ്യ രൂപകല്പന ഏറെക്കുറെ ഈ രീതിയിലാണു്. കഥാ പാത്രങ്ങളുടെ വേഷവിധാനങ്ങളെല്ലാം പശ്ചാത്തലത്തിലെ സെറ്റുകൾ പോലെ തന്നെ മങ്ങിയ നിറങ്ങളിലാണു് അവതരിപ്പിച്ചിരിക്കുന്നതു്. ഓരോ ദൃശ്യങ്ങളും കാണിച്ചു തരുന്ന കഥാപാത്രങ്ങൾ അവരെത്ര നിസ്സാരന്മാരും പരാജയപ്പെട്ടവരും നിസ്വന്മാരുമാണെന്നു നമ്മളെ ബോധ്യപ്പെടുത്തുന്നു. സെസാർ വയഹോയുടെ കവിത വാച്യാർത്ഥത്തിൽ കഥയായോ വരികളായോ കാര്യമായി ഇതിലുപയോഗിക്കുന്നതായി നമ്മൾ കാണുന്നില്ല. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർ അനുഗൃഹീതരാണെന്ന യേശു വചനമാണു് വയഹോ തന്റെ കവിതയിലൂടെ ധ്വനിപ്പിച്ചിരിക്കുന്നതു്. ഏറെക്കുറെ ആൻഡേഴ്സണും ലക്ഷ്യമിടുന്നതു് അവിടെയെത്താനാണു്. യേശുവിന്റെ കുരിശുരൂപം പോലും കൺസ്യൂമർ ഉൽപ്പന്നമായി മാറിയതിനേക്കുറിച്ചു മനോഹരമായ രണ്ടു രംഗങ്ങൾ അദ്ദേഹം ചിത്രീകരിച്ചിരിക്കുതു കാണുമ്പോൾ ഇപ്പോഴത്തെ ക്രിസ്തീയ സ്ഥാപനങ്ങളും വ്യവസ്ഥയും ക്രിസ്തുവിനെ കോർപ്പറേറ്റ് സംരംഭങ്ങളേക്കാൾ മനോഹരമായി വിൽക്കുന്നതും നമ്മൾ ചിന്തിച്ചുപോകും. സ്വാഭാവികമായും കരമസോവ് സഹോദരന്മാരിലെ ഐവാൻ രചിച്ച ഗ്രാന്റ് ഇൻക്വിസിറ്ററേക്കുറിച്ചുള്ള വിവരണവും ഓർമ്മയിലെത്തും. ഒരു സാഹിത്യ കൃതിയെ, അതും കവിതയെ അടിസ്ഥാനമാക്കി രചിച്ച ഈ കൃതിയിലൂടെ ആദിമദ്ധ്യാന്തമുള്ള ഒരു കഥ കണ്ടെടുക്കാൻ യത്നിക്കുന്ന കാണി നന്നേ നിരാശപ്പെടുമെന്നു് ഉറപ്പു്. പറയുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ആശയത്തിനും സിനിമയ്ക്കുമിടയിലുള്ള വിടവു് നികത്തേണ്ട ചുമതല കാണിക്കാണുള്ളതെന്നു് ഞാൻ കരുതുന്നു. സ്വാഭാവികമായും ഓരോ കാണിയും ഓരോ സിനിമകളായിരിക്കുമല്ലോ വായിച്ചെടുക്കുന്നതു്. ഈ ചിത്രങ്ങൾ കഥ പറഞ്ഞോ വിവരിച്ചോ നമുക്കു് ഒരാളേയും ബോധ്യപ്പെടുത്താനാകില്ല എന്നതാണിതിന്റെ സൗന്ദര്യം. സിനിമ അതിന്റെ മാധ്യമത്തിൽ തന്നെ ഉറച്ചു സ്ഥിതി ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഈ മൂന്നു സിനിമകളിലും കാണാം. വിക്ടോർ ഹ്യൂഗോ യുടെ ലെസ് മിസെറാബ്ളെ (പാവങ്ങൾ) എന്ന നോവലിന്റെ 2019-ലെ ഫ്രഞ്ച് ഭാഷ്യം മറ്റൊരു തരത്തിൽ കൗതുകകരമായി തോന്നി. ആ സിനിമ ഹ്യൂഗോയുടെ കൃതിയുടെ പേരു് ഏറ്റെടുത്തിട്ടു് അതുമായി തീരെ ബന്ധമില്ലാത്ത മറ്റൊരു കഥയാണു് പറയുന്നതു്. ഇത്തവണ കാനിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ലാജ് ലി, ഹ്യൂഗോയുടെ നോവലിന്റെ നിഴൽ പോലും തൊടാതെ കിഴക്കൻ പരീസിയൻ പ്രദേശത്തു നടക്കുന്ന പോലീസും അധകൃതരായ കറുത്തവരും തമ്മിലുള്ള സംഘർഷവും സമകാലിക രാഷ്ട്രീയവുമാണു് വിവരിക്കുന്നതു്. ആക്ഷൻ ത്രില്ലർ ജനുസ്സിൽ നിർമ്മിക്കപ്പെട്ട ഈ സിനിമയുടെ ഒരു ഘട്ടത്തിൽപ്പോലും 1862-ൽ രചിക്കപ്പെട്ട പാവങ്ങളിലെ കഥാപാത്രങ്ങളെ നമ്മൾ കാണുന്നില്ല. ഒടുവിൽ മാത്രം ഹ്യൂഗോയുടെ ഒരു വചനം എഴുതിക്കാണിക്കുന്നു: ‘There are no bad plants or bad men, there are only bad cultivators.’ നോവൽ പ്രതിപാദിക്കുന്ന ഒരു അംശത്തേപ്പോലും തൊടാതെ ടെക്സ്റ്റിൽ നിന്നും പാടെ അകന്നു നിന്നുകൊണ്ടും അതേ പേരിലുള്ളൊരു സിനിമ ചെയ്യാനാകുമെന്നതിന്റെ ഏറ്റവും വലിയൊരു ഉദാഹരണമാണീ സിനിമ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാഹിത്യത്തെ അപേക്ഷിച്ചു് പ്രായം വളരെ കുറഞ്ഞ ചലച്ചിത്രം ഇനിയും പൂർണ്ണ വളർച്ചയിലേക്കു് എത്തിയിട്ടില്ലാത്തൊരു മാധ്യമമാണെന്നതു് ഒരു വസ്തുതയാണു്. അതിനെ വികസിപ്പിക്കാൻ ശ്രമിക്കുന്നവരാണു് പാരമ്പര്യ വഴികൾ വിട്ടു സഞ്ചരിക്കുന്ന പുതിയ സംവിധായകർ. സാഹിത്യകാരന്മാർ സിനിമ എഴുതുന്നതിനെ എതിർത്ത താർക്കോവ്സക്കി തന്റെ സിനിമയിൽ അച്ഛന്റെ കവിതകൾ ഉപയോഗിച്ചതും സാഹിത്യ കൃതികൾ കടമെടുത്തതും സിനിമയുടെ പുതുവഴി തെളിച്ചെടുക്കാനാണു് ഉപകരിച്ചതെന്ന വസ്തുത മറക്കാനാകില്ല. ഇന്നത്തെ കാലത്തു് ബഹുഭൂരിപക്ഷവും കാഴ്ചകളിൽ അഭിരമിക്കുന്നവരാണു്. കൈഫോൺ അടക്കമുള്ള അസംഖ്യം സ്ക്രീനുകളുടെയും കാഴ്ചകളുടേയും അടിമകളായി മാറിയ പുതിയ കാലത്തെ മനുഷ്യർ വാക്കുകളെ കാഴ്ചയിലേക്കു വിളക്കിച്ചേർക്കുന്നതെങ്ങനെയെന്നു് നമുക്കു കാത്തിരുന്നു കാണാം. കാഴ്ചയിൽ വാക്കുകൾ സ്വരങ്ങളായും സംഭാഷണമായും കടന്നു വന്നപ്പോൾ ഏറ്റവും അധികം എതിർത്തതു് മികച്ച രീതിയിൽ നിശ്ശബ്ദ ചിത്രങ്ങൾ ചെയ്തിരുന്ന ചാർളി ചാപ്ലിനേ പ്പോലുള്ള സംവിധായകരാണു്. ചലച്ചിത്രത്തെ അതിന്റെ പരിപൂർണ്ണതയിലെത്താൻ തടസ്സമായി മാറിയതു് വാക്കുകളുടെ അല്ലെങ്കിൽ സാഹിത്യത്തിന്റെ കടന്നു വരവാണെന്നു് അവർ വിശ്വസിച്ചു. സിനിമയുടെ താത്വികാചാര്യന്മാരിലൊരാളായ ആന്ദ്രേ ബസിൻ ചലച്ചിത്ര സംവിധായകൻ നോവലിസ്റ്റിനു തുല്യനാണെന്നു പ്രഖ്യാപിച്ചപ്പോൾ സാഹിത്യാസ്വാദകർ നെറ്റിചുളിച്ചു. ഫെല്ലിനിയേയോ ഓർസൻ വെൽസിനേയോ ഒരാളും ജെയിംസ് ജോയിസി നും മെൽവിലിനും തുല്യരായി കാണാത്തതെന്തുകൊണ്ടാണെന്നു് അവർ ചോദിച്ചു. ഒരു സാഹിത്യ കൃതി വായിച്ചു് ഉൾക്കൊള്ളുവാൻ ഒരുവൻ വായിക്കാൻ നിശ്ചയമായും പഠിച്ചിരിക്കണം എന്നാൽ സിനിമ കാണാൻ ആരും ഒന്നും പഠിക്കേണ്ടതില്ല. അത്രയ്ക്കു് ലളിതമാണീ മാധ്യമമെങ്കിൽ ഒരു കലാസൃഷ്ടിക്കു് അവശ്യം വേണ്ടതായ സങ്കീർണ്ണതയും അനിശ്ചിതാർത്ഥങ്ങളും (ആംബിഗ്വിറ്റി) എങ്ങനെയുണ്ടാകാനാണു്. കരമസോവ് സഹോദരന്മാരിലെ മനസ്സിന്റെ ആഴത്തിലേക്കുള്ള യാത്രകൾ എങ്ങനെ ആവിഷ്ക്കരിക്കും. ഹോമർ, സോഫോക്ലിസ്, ഡാന്റെ, ഷേക്സ്പിയർ തുടങ്ങിയവരുടെ കൃതികൾക്കൊപ്പം നിൽക്കാവുന്ന ചലച്ചിത്ര കൃതികളുണ്ടാകാത്തതെന്താണു് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അക്ഷരങ്ങളുടെ ആരാധകർ കാഴ്ചയുടെ ആരാധകർക്കു നേരെ തൊടുത്തു വിടുന്നു. സാഹിത്യവും സിനിമയും തമ്മിൽ ബന്ധപ്പെടുന്നതു് രണ്ടിനും ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണു് വെർജീനിയ വുൾഫ്. അതു പ്രകൃതി വിരുദ്ധവും വിനാശകരവുമാണെന്നു് അവർ പറഞ്ഞു. ഒരിക്കലും ഒരു നോവൽ സിനിമയിലേക്കു കടമെടുക്കാൻ താനിഷ്ടപ്പെടുന്നില്ലെന്നും ആരോ ഉണ്ടാക്കിവച്ച ആഹാരം ചൂടാക്കുന്നതുപോലെയാണതെന്നും വിഖ്യാത ചലച്ചിത്രകാരനായ അലൻ റെനെ പറഞ്ഞതും പരാമർശിക്കേണ്ടതുണ്ടു്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാഹിത്യത്തെ അപേക്ഷിച്ചു് പ്രായം വളരെ കുറഞ്ഞ ചലച്ചിത്രം ഇനിയും പൂർണ്ണ വളർച്ചയിലേക്കു് എത്തിയിട്ടില്ലാത്തൊരു മാധ്യമമാണെന്നതു് ഒരു വസ്തുതയാണു്. അതിനെ വികസിപ്പിക്കാൻ ശ്രമിക്കുന്നവരാണു് പാരമ്പര്യ വഴികൾ വിട്ടു സഞ്ചരിക്കുന്ന പുതിയ സംവിധായകർ. സാഹിത്യകാരന്മാർ സിനിമ എഴുതുന്നതിനെ എതിർത്ത താർക്കോവ്സക്കി തന്റെ സിനിമയിൽ അച്ഛന്റെ കവിതകൾ ഉപയോഗിച്ചതും സാഹിത്യ കൃതികൾ കടമെടുത്തതും സിനിമയുടെ പുതുവഴി തെളിച്ചെടുക്കാനാണു് ഉപകരിച്ചതെന്ന വസ്തുത മറക്കാനാകില്ല. ഇന്നത്തെ കാലത്തു് ബഹുഭൂരിപക്ഷവും കാഴ്ചകളിൽ അഭിരമിക്കുന്നവരാണു്. കൈഫോൺ അടക്കമുള്ള അസംഖ്യം സ്ക്രീനുകളുടെയും കാഴ്ചകളുടേയും അടിമകളായി മാറിയ പുതിയ കാലത്തെ മനുഷ്യർ വാക്കുകളെ കാഴ്ചയിലേക്കു വിളക്കിച്ചേർക്കുന്നതെങ്ങനെയെന്നു് നമുക്കു കാത്തിരുന്നു കാണാം. പി. എഫ്. മാത്യൂസ് കൊച്ചി സ്വദേശി. നോവൽ, കഥ, തിരക്കഥ മാദ്ധ്യമങ്ങളിൽ സജീവം. ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, കടലിന്റെ മണം (അച്ചടിയിൽ) എന്നീ നോവലുകളും തെരഞ്ഞെടുത്ത കഥകൾ, ചില പ്രാചീന വികാരങ്ങൾ, പതിമൂന്നു കടൽക്കാക്കകളുടെ ഉപമ തുടങ്ങിയ കഥാസമാഹാരങ്ങളും ഈ. മ. യൌ. എന്ന തിരക്കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പുത്രൻ, കുട്ടിസ്രാങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ, റോസസ് ഇൻ ഡിസംബർ, ചാരുലത, ദൈവത്തിനു് സ്വന്തം ദേവൂട്ടി തുടങ്ങിയ ടെലിവിഷൻ പരമ്പരകളും രചിച്ചിട്ടുണ്ടു്. കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്കു് ദേശീയ അവാർഡും ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ എന്നിവയുടെ രചനയ്ക്കു് സംസ്ഥാന അവാർഡും ലഭിച്ചു. എസ് ബി ഐ അവാർഡ് ചാവുനിലത്തിനും വൈക്കം മുഹമ്മദു ബഷീർ പുരസ്ക്കാരം പതിമൂന്നു കടൽക്കാക്കകളുടെ ഉപമയ്ക്കും. Colophon Title: Kazhchaykkum Vakkukalkkum Idayil (ml: കാഴ്ചയ്ക്കും വാക്കുകൾക്കും ഇടയിൽ). Author(s): P. F. Mathews. First publication details: Sayahna Foundation; Trivandrum, Kerala; 2020-08-22. Deafult language: ml, Malayalam. Keywords: Article, P. F. Mathews, Kazhchaykkum Vakkukalkkum Idayil, പി. എഫ്. മാത്യൂസ്, കാഴ്ചയ്ക്കും വാക്കുകൾക്കും ഇടയിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: October 14, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: The long bridge in Potsdam, a painting by Carl Daniel Freydanck (1811-1887). The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
ന്യൂഡൽഹി : രാജ്യത്ത് പുതുതായി 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം . പെൺകുട്ടികൾക്ക് സായുധ സേനയിൽ ചേരാനും ദേശീയ സുരക്ഷയ്ക്ക് സംഭാവന നൽകാനും ഇതിലൂടെ അവസരമൊരുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സായുധ സേനയിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് . സൈനിക് സ്‌കൂളുകളിൽ പ്രവേശനത്തിനുള്ള വഴി വെട്ടിത്തുറന്ന് അവർക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതുൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാനുള്ള തീരുമാനം രാജ്യത്തെ സേവിക്കാനുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കും. പാഠ്യപദ്ധതിയ്‌ക്കൊപ്പം രാജ്യസ്‌നേഹവും രാജ്യത്തോടുള്ള കൂറും കുട്ടികളെ പഠിപ്പിക്കണമെന്നും, അത് അവരുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിനും രാജ്യത്തിന് ഗുണം ചെയ്യുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമായി സർക്കാർ കൈക്കൊണ്ട നിരവധി സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സൈനിക് സ്‌കൂളുകളുടെ വിപുലീകരണം.സൈനിക്’ എന്നത് ഐക്യത്തെയും അച്ചടക്കത്തെയും സമർപ്പണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ, ‘സ്‌കൂൾ’ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാണെന്നും അതിനാൽ, കുട്ടികളെ കഴിവുള്ള പൗരന്മാരാക്കുന്നതിൽ സൈനിക് സ്‌കൂളുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഒക്ടോബറിൽ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക് സ്കൂൾ സൊസൈറ്റിയുമായി ചേർന്ന് സർക്കാർ, സ്വകാര്യ മേഖലകളിലായി 100 ​​സ്കൂളുകൾക്കാണ് കേന്ദ്രമന്ത്രിസഭ അഫിലിയേഷൻ നൽകിയത്. സായുധ സേനയിൽ ഇതുവരെ 7,000-ത്തിലധികം ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിൽ സൈനിക് സ്കൂളുകൾ സംഭാവന ചെയ്തിട്ടുണ്ട് . മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂർ ,ജനറൽ ദൽബീർ സിംഗ് സുഹാഗ് എന്നിവരെ രാജ്യത്തിനു സംഭാവന നൽകിയതും സൈനിക സ്കൂളുകളാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ ഓൾഡ്ട്രാഫോർഡിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. സിറ്റിയുടെ പൂർണ ആധിപത്യം കണ്ട മത്സരത്തിൽ യുണൈറ്റഡ് ഗോൾകീപ്പർ ഡിജിയയുടെ സേവുകളാണ് അവരെ കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപെടുത്തിയെടുത്തത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. യുണൈറ്റഡ് ഡിഫൻഡർ എറിക് ബെയ്‌ലിയുടെ സെല്ഫ് ഗോളാണ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. ഇടതു വിങ്ങിൽ നിന്നും വന്ന ഒരു പാസ് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ബെയ്‌ലി സ്വന്തം വലയിലേക്ക് പന്തെത്തിച്ചത്. ഗോൾ വീണതോടെ സിറ്റി മത്സരത്തിൽ പൂർണ ആധിപത്യം നേടി.ഈ ഗോളിന് മറുപടി നൽകാൻ 26ആം മിനുട്ടിൽ റൊണാൾഡോക്ക് ഒരു അവസരം ലഭിച്ചു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് റൊണാൾഡോയുടെ ഇടംകാലൻ വോളി എഡേഴ്സൺ സമർത്ഥമായി തടഞ്ഞു. 29 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് അതിശയകരമായ ഒരു സേവിലൂടെ ഗോൾകീപ്പർ ഗോൾകീപ്പർ ഡിഗിയ തട്ടിയകറ്റി. 35 ആം മിനുട്ടിൽ ഡിഗിയ വീണ്ടും യൂണിറ്റെഡിന്റെ രക്ഷകനായി മാറി. ഡി ബ്രൂയിന്റെ ഷോട്ടും ഗോൾ കീപ്പർ മികച്ചൊരു സേവിലൂടെ തടഞ്ഞിട്ടു.റു മിനുട്ടിനിടയിൽ അഞ്ച് ലോകോത്തര സേവുകളാണ് നടത്തിയത്. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് യുണൈറ്റഡ് ഡിഫെൻസിന്റെ പിഴവ് മുതലെടുത്ത് സിറ്റി ലീഡ് വർധിപ്പിച്ചു.ജോവോ കാൻസെലോ ഇടതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ്സ് സിൽവ വലയിലാക്കി. ഡി ഗിയയുടെ മികച്ച പ്രകടനം കൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ യുണൈറ്റഡ് കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത്. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഡൻ സാഞ്ചോയെയും റാഷ്ഫോർഡിനെയും രംഗത്ത് ഇറക്കി. രണ്ടാം പകുതിയിൽ യുണൈറ്റഡ് മെച്ചപ്പെട്ട രീതിയിൽ പന്ത് നിയന്ത്രിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും യുണൈറ്റഡിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഈ പരാജയം പരിശീലകൻ ഒലേക്ക് വലിയ ക്ഷീണം തന്നെയാവും. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്. Prev Post ഹാവിയർ സാവിയോള :❝ഉയരങ്ങളിലേക്ക് വളരാതെ പോയ അർജന്റീനൻ ഇതിഹാസം❞ Next Post ഡെർബിയിലെ കടുത്ത തോൽവിയെ സോൾഷ്യറിന് അതിജീവിക്കാൻ കഴിയുമോ ? മാൻ യുണൈറ്റഡ് ഓലെയുടെ കീഴിൽ എവിടെയും എത്താൻ പോകുന്നില്ല
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
മെഗാൻ ഡെവിൻ (Megane Devine), 'ഇറ്റീസ് ഓകെ ദാറ്റ് യൂ ആർ നോട്ട് ഓകെ (It's Okay That You Are Not Okay)' എന്ന അവരുടെ പുസ്തകത്തിൽ, വ്യസനം/സങ്കടം സംബന്ധിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകൾ എത്രത്തോളം നിഷേധാത്മകം ആണ് എന്നു പറയുന്നുണ്ട്. "വ്യസനത്തെ ഒരു വ്യതിചലനം, സാധാരണ സന്തുഷ്ട ജീവിതത്തിൽ നിന്നുള്ള ഒരു വഴിമാറിപ്പോകൽ എന്ന നിലയില്‍ ആണ് കാണുന്നത്. നമ്മുടെ വൈദ്യശാസ്ത്ര മാതൃകകൾ അതിനെ ഒരു തകരാർ എന്നു വിളിക്കുന്നു. ഞങ്ങൾ വിശ്വസിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള അവസ്ഥയുടെ ഹ്രസ്വകാല പ്രതികരണം ആണ് സങ്കടം എന്നാണ്, അതിനാൽ ഏതാനും ആഴ്ച്ചകളുടെ ഇടയിൽ അത് പൂർണ്ണമാക്കിയിരിക്കുകയും വേണം എന്നും," അവർ എഴുതുന്നു. വ്യസനം/സങ്കടം എന്നത് ഒരു വ്യക്തിക്ക് ഒരു തരത്തിലും തിരിച്ചു നേടാനാവാത്ത, അവർക്ക് തൽസ്ഥാനത്ത് മറ്റാരേയും പ്രതിഷ്ഠിക്കാനൊക്കാത്ത ഒരു നഷ്ടം - എന്തെങ്കിലും വസ്തുവിന്‍റെ അല്ലെങ്കിൽ വ്യക്തിയുടെ - നേരിടേണ്ടി വരുമ്പോൾ ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വികാരമാണ്. ഒരു വ്യക്തി ഒരു പിരിഞ്ഞു പോകൽ അനുഭവിക്കുമ്പോൾ, സ്‌നേഹിക്കുന്ന ഒരു വ്യക്തി നഷ്ടപ്പെടുമ്പോള്‍, ഒരു വളർത്തു മൃഗം നഷ്ടപ്പെടുമ്പോള്‍, ഒരു ചിരസ്ഥായിയായ അസുഖമാണ് എന്ന് രോഗനിർണ്ണയം നടത്തപ്പെടുമ്പോൾ - കാരണം തങ്ങൾ മനസ്സിലാക്കിയിരുന്ന സന്തോഷത്തിന്‍റെ ചിത്രവുമായി യാഥാർത്ഥ്യം ഇനി ഒരിക്കലും ചേർന്നു പോകുകയില്ല - അയാള്‍ വ്യസനം അനുഭവിക്കുന്നത് അതുകൊണ്ടാണ്. ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, അയാൾ നേരിടുന്ന നഷ്ടവും (വ്യക്തിയുടേയോ വസ്തുവിന്‍റേതോ) ആയി അയാൾക്കുള്ള ബന്ധം എന്താണ് എന്നതിനെ ആശ്രയിച്ചാണ് വ്യസനം അനുഭവിക്കുക എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു വ്യക്തി അനുഭവിക്കുന്ന സങ്കടത്തിന്‍റെ തീവ്രത നിർവ്വചിക്കുന്നത് ഇതാണ്. വ്യസനത്തിന്‍റെ വിവിധ അവസ്ഥകൾ ഏതെല്ലാമാണ്? സൈക്കോളജിസ്റ്റ് ആയ എലിസബത്ത് കൂബ്ലർ റോസ് (Elizabeth Kubler-Ross), തന്‍റെ 'ഡെത്ത് ആൻഡ് ഡയിംഗ് (Death and Dying)' എന്ന പുസ്തകത്തിൽ വ്യസനത്തെ പറ്റിയുള്ള അവരുടെ സിദ്ധാന്തത്തെ കുറിച്ച് പറയുന്നുണ്ട്: നിരാകരണം: ഈ അവസ്ഥ അംഗീകരിക്കുവാൻ വ്യക്തിക്കു സാധിക്കുന്നില്ല, തങ്ങൾക്കു സുഖമാണ് എന്ന് അവർ അവരോടു തന്നെ പറയുകയും ചെയ്‌തേക്കാം. കോപം: വ്യസനം നേരിടേണ്ടി വരുമ്പോൾ വ്യക്തി ഒന്നുകിൽ അവനവനോടു തന്നെയോ അതല്ലെങ്കിൽ അവർക്ക് അടുപ്പമുള്ള മറ്റുള്ളവരോടോ കോപിച്ചു എന്നു വരാം. അത് വ്യസനത്തിന്‍റെ ഒരു സ്വാഭാവിക ഭാഗം മാത്രമാണ് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്, കാരണം വ്യക്തിയുടെ ഒപ്പമുള്ള മറ്റുള്ളവർക്ക് അത് വ്യസനത്തിന് അപ്പുറം കാണാനും വ്യസനിക്കുന്ന വ്യക്തി എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നതു സംബന്ധിച്ച് മെച്ചപ്പെട്ട ധാരണ ഉണ്ടാകുന്നതിനും സഹായിക്കും.. വില പേശൽ: മാരകമായ രോഗം ബാധിച്ചിട്ടുള്ള ഒരു വ്യക്തിക്ക്, "എന്‍റെ മകളുടെ വിവാഹം കഴിയുന്നതു വരെ എങ്കിലും ഞാൻ ഒന്നു ജീവിച്ചു കൊള്ളട്ടെ," എന്ന മട്ടിലുള്ള തരം എന്തെങ്കിലും ആവാം ഇത്. അവർ അവരുടെ ജീവിതാവസ്ഥയെ കുറിച്ചാണ് അവരുടെ വിശ്വാസം ഉപയോഗിച്ച് വില പേശുന്നത്. അതേ പോലെ, ഒരു പിരിഞ്ഞു പോകലിനു ശേഷം വ്യസനിക്കുന്ന വ്യക്തിയെ സംബന്ധിച്ച്, "നമുക്ക് ചുരുങ്ങിയ പക്ഷം സുഹൃത്തുക്കളായിരിക്കാനെങ്കിലും കഴിയുമോ," എന്നതു പോലെ എന്തെങ്കിലും ആകാം. വിഷാദം (Depression): തങ്ങൾ അനുഭവിച്ച നഷ്ടത്തിന്‍റെ യഥാർത്ഥ അളവ് അവർ ഇപ്പോൾ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ തുടങ്ങുന്നു. ഈ സമയത്ത് അവർ അവരുടെ കുടുംബത്തെ ഒഴിവാക്കുന്നു, അവർ നിരന്തരം ദുഃഖം പേറുന്നതായി കാണപ്പെടും, വികാര വൈവശ്യം അനുഭവിക്കും, കരഞ്ഞുകൊണ്ട് വളരെയധികം സമയം ചെലവഴിക്കും. ആളുകൾ ആ വ്യക്തിയോട് കരച്ചിൽ നിർത്തുവാനും ചുറുചുറുക്കോടെ ഇരിക്കുവാനും മുമ്പോട്ടു നോക്കുവാനും ആവശ്യപ്പെടുന്നത് സാധാരണമാണ്; പക്ഷേ വിദഗ്ദ്ധർ ഊന്നിപ്പറയുന്നത്, ആ വ്യക്തി സ്വയം വ്യസനം കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുന്ന സമയം ഇതാണ് എന്നത്രേ. വിവിധ വികാരങ്ങൾ അനുഭവിച്ച് അവർ തന്‍റെ അവസ്ഥ കൈകാര്യം ചെയ്യുന്നത് തടസ്സപ്പെടുത്താതെ അവരെ അതിന് അനുവദിക്കുക എന്നത് പ്രധാനമാണ്. അംഗീകാരം: ഈ അവസ്ഥയിൽ, വ്യക്തി അയാളുടെ നഷ്ടവുമായി സമരസപ്പെട്ടു കഴിഞ്ഞു, അവസ്ഥ അതിജീവിക്കുന്നതിനോ അല്ലെങ്കിൽ പരിണതഫലങ്ങളുമായി സമരസപ്പെടുന്നതിനോ ഉള്ള വഴികൾ കണ്ടുപിടിക്കുവാൻ അവർ ശ്രമിക്കുന്നു. അവർക്കു പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ തേടിക്കൊണ്ടോ അവരുടെ പഴയ പങ്കാളിയുടെ ശേഷിപ്പുകൾ നീക്കം ചെയ്തുകൊണ്ട് ബന്ധം പിരിഞ്ഞു പോകലിനു ശേഷം പിടിച്ചു നിൽക്കുവാൻ ശ്രമിക്കുകയോ ആകാം. ഒരു വ്യക്തി കടന്നു പോകുവാൻ ഇടയുള്ള വിവിധ അവസ്ഥകൾ ഇവയെല്ലാം ആയിരിക്കെ, എല്ലാവരും മുകളിൽ പറഞ്ഞ എല്ലാ അവസ്ഥകളും അനുഭവിക്കണമെന്നോ അതേ രീതിയിലോ തരത്തിലോ തന്നെ അനുഭവിക്കണമെന്നോ യാതൊരു നിർബന്ധവുമില്ല. വ്യസനം ശാരീരിക ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്? നീണ്ടുനിൽക്കുന്ന വ്യസനത്തിന് മസ്തിഷ്‌ക്കത്തിലും ശരീരത്തിലും പ്രഭാവം ചെലുത്തുവാൻ കഴിയും. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാകുക അഥവാ മസ്തിഷ്‌ക മറ യാഥാർത്ഥ്യവുമായി ബന്ധം വിട്ടു പോകുക (Dissociation) തലവേദനകൾ പ്രകോപിതരാകൽ സമയം വേണ്ടതു പോലെ കൈകാര്യംചെയ്യാൻകഴിയാതാകുക സാമൂഹിക ഒറ്റപ്പെടൽ കുടുംബത്തിൽ നിന്നോ കുട്ടുകാരിൽ നിന്നോ പിൻവലിയുക (withdrawal) ക്രമമല്ലാത്ത ഭക്ഷണ ശീലങ്ങൾ- അധികം കഴിക്കുകയോ കുറവു കഴിക്കുകയോ ചെയ്യുക ഒരു വ്യക്തി വ്യസനം അനുഭവിക്കുമ്പോൾ മസ്തിഷ്‌ക്കത്തിൽ ഉള്ള നാഡീകോശങ്ങൾ ഒരു മാറ്റം അനുഭവിക്കുന്നു എന്ന് ഗവേഷണം (Research) കാണിക്കുന്നുണ്ട്. ഇതിന് മസ്തിഷ്‌കത്തിൽ മാത്രമല്ല, ദഹന സംവിധാനം പോലെയുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളിലും പ്രഭാവം ചെലുത്താനാകും, ഹൃദയത്തിന്‍റെ നിയന്ത്രണം തുടങ്ങിയവയേയും ബാധിക്കും. വ്യസനം അനുഭവിക്കുന്ന ഒരാളോട് സംസാരിക്കുന്നത്. പലപ്പോഴും വ്യസനം അനുഭവിക്കുന്ന ഒരു വ്യക്തിയോട് പ്രതികരിക്കേണ്ടത് എങ്ങനെയാണ് എന്നതു സംബന്ധിച്ച് ആവശ്യത്തിനുള്ള ധാരണ ആളുകൾക്ക് ഉണ്ടായെന്നു വരില്ല. അവരോടു സംസാരിക്കുന്നതിലൂടെ അവരുടെ വേദന അധികരിപ്പിപ്പിക്കുന്നതിന് തങ്ങൾ കാരണക്കാരായാലോ എന്നു കരുതി, ആ വ്യക്തിയിൽ നിന്നും പൂർണ്ണമായും തങ്ങളെ തന്നെ ചിലര്‍ അകറ്റി നിർത്തും. നേരേ മറിച്ച് മറ്റു ചിലർ എത്രയും പെട്ടെന്ന് വ്യസനത്തെ അതിജീവിച്ച് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആ വ്യക്തിയെ നിർബന്ധിക്കുന്നു. ഡോ പൂർവ റാനഡേ അഭിപ്രായപ്പെടുന്നത് ഈ രണ്ടു തരത്തിലുള്ള സമീപനങ്ങളും വ്യസനിക്കുന്ന വ്യക്തിക്ക് സഹായകമാകില്ല എന്നാണ്. അങ്ങനെയുള്ള ഒരു അവസ്ഥയിൽ പെട്ടിട്ടുള്ള വ്യക്തിയോട് സംസാരിക്കുമ്പോൾു സഹായകമാകുന്ന ചില സൂചകങ്ങൾ താഴെ പറയുന്നു: താദാത്മ്യം പ്രാപിക്കുകയും ചിന്തിക്കുകയും ചെയ്യുക: "നിങ്ങൾ അത് അതീജീവിച്ചല്ലേ മതിയാകൂ," എന്നോ "അതു കുഴപ്പമില്ല," എന്നോ പറയുന്നതിനു പകരം," നിങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമാണ് എന്ന് എനിക്ക് ഊഹിക്കുവാൻ കഴിയും," എന്നു നിങ്ങള്‍ക്കു പറയുവാന്‍ കഴിയും. ഒരു തുറന്ന മനഃസ്ഥിതിയോടെ ഒരു അഭിപ്രായം പറയുക: "എനിക്കു തോന്നുന്നത് നിങ്ങൾ (.....)"' എന്നു പറയുന്നതിനു പകരം "നിങ്ങൾ (.....) ഒന്നു പരിഗണിക്കുമോ?" എന്നു ചോദിക്കാം. അവർക്കു വേണ്ടി ഉണ്ടായിരിക്കുക: അവർക്കു സംസാരിക്കുന്നതിനു വിമുഖതയുണ്ട് എന്നു തോന്നിയാൽ "ഏതെങ്കിലും അവസരത്തിൽ നിങ്ങൾക്കു സംസാരിക്കണം എന്നു തോന്നിയാൽ ഞാൻ നിങ്ങൾക്കു വേണ്ടി ഉണ്ടാകും,"എന്ന് അവരോടു പറയുക. സഹായം തേടൽ നീണ്ടുനിൽക്കുന്ന വ്യസനവും വിഷാദമട്ടിലുള്ള ലക്ഷണങ്ങളും ഏതാണ്ട് ഒരേ പോലെ തോന്നാം, അവ രണ്ടു കൂടി വേർതിരിക്കുന്നത് ഒരു നേർത്ത വര മാത്രമാണ്. വ്യസനിക്കുക എന്ന പ്രക്രിയ വളരെ സ്വാഭാവികമാകുകയും അത് കടുത്ത വിഷാദത്തിനു സദൃശമാകുകയും ചെയ്‌തേക്കാം.വ്യസനവും വിഷാദവും പരസ്പരം വ്യതസ്തമാണ് എന്നാണ് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ (എപിഎ) പ്രസ്താവിക്കുന്നത്. വളരെ കാലം കഴിഞ്ഞിട്ടും വ്യസനത്തിന്‍റെ തോന്നലുകൾ കൂടാതെ ആ വ്യക്തിക്ക് തന്‍റെ ദൈനംദിന ജീവിതത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കുന്നില്ല, ആത്മഹത്യാ ചിന്തകൾ (മരിച്ചു പോയ സ്‌നേഹിച്ചിരുന്ന വ്യക്തിയോട് അടുത്തെത്താന്‍ എന്നതു പോലെ) ഉണ്ടാവുകയും ചെയ്യുന്നു എങ്കിൽ അവർ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ സഹായം തേടേണ്ടതുണ്ട്. ഓരോരുത്തരും വ്യസനിക്കുന്നത് വ്യത്യസ്തമായാണ്. ചിലരെ സംബന്ധിച്ച് സ്‌നേഹിച്ചിരുന്ന ഒരാളുടെ നഷ്ടം അനുഭവിക്കുന്നത് മറ്റു ജോലികളിൽ മുഴുകുന്നതിൽ നിന്നു വിട്ടു നിന്നുകൊണ്ടായിരിക്കും. പക്ഷേ മറ്റൊരാൾക്ക്, അവർ സ്‌നേഹിച്ചിരുന്ന ആൾക്ക് ഒപ്പം ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായിരിക്കും വ്യസനിക്കുന്നതിനുള്ള രീതി. "ഓരോ വ്യക്തിയുടേയും വ്യസനാനുഭവം മറ്റുള്ളവരുടേതിൽ നിന്നും വിഭിന്നമായിരിക്കും - സിദ്ധാന്തപ്രകാരം പറയുന്ന എല്ലാ അവസ്ഥകളും കൃത്യമായി അനുഭവിക്കണമെന്നില്ല. ഇവയിൽ പലതും വ്യക്തി വെളിപ്പെട്ടിരുന്ന സാമൂഹികവും സാംസ്‌ക്കാരികവുമായ ചുറ്റുപാടിനേയും അതേ പോലെ തന്നെ വ്യസനം കൈകാര്യം ചെയ്യുന്നതിനു വേണ്ടി, പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് അവർ സ്വയം സൃഷ്ടിച്ചെടുക്കുന്നതിനേയും ആശ്രയിച്ചിരിക്കും," ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റ് ആയ ഡോ പൂർവ റാനഡെ പറയുന്നു. അവലംബം - ഫൈവ് സ്റ്റേജസ് ഓഫ് ഗ്രീഫ് -കുബ്ലർ - റോസ് മോഡല്‍ ഈ ലേഖനം എഴുതിയിരിക്കുന്നത് ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റ് ആയ ഡോ പൂർവ റാനഡെ പകർന്നു തന്ന അറിവുകൾ ഉപയോഗിച്ചാണ്.
ഭർത്താവ് ഗൗതം കിച്ച്‌ലുവിനൊപ്പം തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാജൽ അഗർവാൾ, ഇപ്പോൾ ദുബായിൽ അവധി ആഘോഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി തന്റെ വെക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, തന്റെ ചില പുതിയ സ്‌നാപ്പുകൾക്കൊപ്പം, ഗർഭകാലത്ത് സ്ത്രീകൾ എങ്ങനെ അവരുടെ ശരീര മാറ്റങ്ങളുമായി പൊരുത്തപ്പെടണം എന്നതിനെക്കുറിച്ചുള്ള ഒരു നീണ്ട പോസ്റ്റ് കാജൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. കാജൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു, ‘ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ പുതിയ സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നു, എന്റെ ശരീരം, എന്റെ വീട്, ഏറ്റവും പ്രധാനമായി എന്റെ ജോലിസ്ഥലം. കൂടാതെ, ചില അഭിപ്രായങ്ങൾ/ ബോഡി ഷെയ്മിംഗ് സന്ദേശങ്ങൾ/ മീമുകൾ ശരിക്കും അസഹനീയമാകുന്നുണ്ട്, നമുക്ക് ദയ കാണിക്കാൻ പഠിക്കാം,” “അത് വളരെ ബുദ്ധിമുട്ടാണെങ്കിൽ പോലും, നമുക്ക് അവർക്ക് മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിക്കാം. സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന A post shared by Kajal A Kitchlu (@kajalaggarwalofficial) എല്ലാവർക്കുമായി എന്റെ ചില ചിന്തകൾ ഇതാ. ഗർഭകാലത്ത് നമ്മുടെ ശരീരം ശരീരഭാരം കൂടുന്നതുൾപ്പെടെ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്നു!! ഹോർമോൺ മാറ്റങ്ങൾ കുഞ്ഞ് വളരുകയും നമ്മുടെ ശരീരം നഴ്സിങ്ങിന് തയ്യാറെടുക്കുകയും ചെയ്യുമ്പോൾ നമ്മുടെ വയറും സ്തനങ്ങളും വലുതായിത്തീരുന്നു. നമ്മുടെ ശരീരം വലുതാകുന്നിടത്ത് ചിലർക്ക് സ്ട്രെച്ച് മാർക്കുകൾ ഉണ്ടായേക്കാം.” “ചിലപ്പോൾ നമ്മുടെ ചർമ്മം മുഖക്കുരുകളാൽ അലങ്കോലമാകും. നമ്മൾ പതിവിലും കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. ഒരു നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെ അനാരോഗ്യകരമാക്കനോ നിഷേധാത്മക ചിന്തകൾ ഉണ്ടാകാനൊ ഉള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ, പ്രസവശേഷം, നമ്മൾ മുമ്പത്തെ രീതിയിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഗർഭധാരണത്തിന് മുമ്പ് നമ്മൾ കണ്ടിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അത് ശരിയാണ്. ഈ മാറ്റങ്ങൾ സ്വാഭാവികമാണ്, ഒരു ചെറിയ കുഞ്ഞിന് ജന്മം നൽകുന്ന മുഴുവൻ പ്രക്രിയയും നമുക്ക് അനുഭവിക്കാൻ അർഹമായ ഒരു ആഘോഷമാണെന്ന് നാം ഓർക്കണം,” കാജലിന്റെ ഹൃദയസ്പർശിയായ പോസ്റ്റ്‌ ഇങ്ങനെ നീളുന്നു. A post shared by Kajal A Kitchlu (@kajalaggarwalofficial) Share Prev Post അമ്മയുടെ ബ്ലൗസ് അണിഞ്ഞ ഈ കുഞ്ഞു താരം ആരാണ് ? നമ്മുടെ പ്രിയപ്പെട്ട നടിയും സംവിധായകയും ആണ്. എന്നാൽ ചിത്രം കണ്ട് വിശ്വസിക്കാനാവാതെ സോഷ്യൽ മീഡിയ.!! Next Post മണാലിയിലെ കൊടും തണുപ്പ് വക വെക്കാതെ കിടിലൻ ഡാൻസുമായി നൈന; പ്രേക്ഷകരുടെ പ്രിയ താര പുത്രി വീണ്ടും.!! വൈറൽ ഗാനം കച്ചാ ബദാമിനെ വേറെ ലെവലാക്കി;
‘കോളജിലൊക്കെ ആയ സ്ഥിതിക്ക് ഒരു ഫോൺ ആഗ്രഹിക്കുന്നത് അത്ര തെറ്റാണോ അച്ഛാ ?’ ‘നിഷ്ക്കു’ ലെവലിലുള്ള കട്ടിങ്സ് ഒക്കെയിട്ടാണ് അച്ഛനോടിത് പറഞ്ഞത്. അന്ന് നമ്മളെ സിൽമേല് എടുത്തിട്ടൊന്നുമില്ല. എങ്കിലും ‘എത്ര പാവം കുട്ടിയാാാ ന്റെ കുട്ടി’ എന്ന് അച്ഛന് തോന്നത്തക്ക വിധത്തിൽ ഭാവാഭിനയത്തിന്റെ പരകോടിയിൽ നിന്നാണ് പറഞ്ഞതെന്ന് ഉറപ്പാണ്. പക്ഷേ, ‘ഇവിടെ കൊണ്ട് കടുക് വറുക്കാതെ ഗോ ടു യുവർ ക്ലാസസ്’ എന്ന മട്ടിൽ ഒരു ചിരി ചിരിക്കുകയാണ് അച്ഛൻ ചെയ്തത്. സംഗതി ഏറ്റില്ല എന്ന് മനസിലായതോടെ ഹാപ്പിയായിട്ട് ആ ആഗ്രഹം അങ്ങ് മറന്നു. അച്ഛനും അമ്മയും വേണ്ടെന്ന് തീരുമാനിച്ചത് വേണം എന്ന് വാശി പിടിക്കാറില്ല. അത്ര നല്ല കുട്ടിയാണ് ഞാൻ. പക്ഷേ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അ ച്ഛൻ എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു സുന്ദര ൻ സ്മാർട് ഫോൺ. അവന്റെ പേരാണ് സാംസങ് എസ് ഫോർ. 2 മെഗാ പിക്സൽ ഫ്രണ്ട് ഷൂട്ടർ ക്യാമറ ഇന്ന് ഒരു സംഭവമല്ലെങ്കിലും ആദ്യമായി സ്മാർട് ഫോൺ കിട്ടുന്ന പെൺകുട്ടിക്ക് അത് വല്യ നേട്ടം തന്നെയാണ്. അതും സെൽഫിയെടുക്കാൻ കൊതിച്ചു കൊതിച്ചിരിക്കുന്ന ഒരാൾക്ക്. അന്ന് ഞാൻ ഗ്ലോബൽ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിൽ ബി ആർക്ക് ഫസ്റ്റ് ഇ യർ ആയിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോ ബി ആർക്ക് അഞ്ചാം വർഷം ആണ്. ഇത്രയും നാൾ കൊണ്ട് ഇഷ്ടം പോലെ സെൽഫിയെടുത്ത് കൂട്ടിയിട്ടുണ്ട്. ആദ്യമായി സ്മാർട് ഫോൺ വാങ്ങിയ ശേഷം കോളജിലേക്കുള്ള ആ പോക്ക്... കലക്കി, കിടുക്കി, തിമിർത്ത്... പാഴാക്കാനുള്ളതല്ല സെൽഫി വെറുതേ സെൽഫിയെടുത്ത് കൂട്ടുന്ന സ്വഭാവം എനിക്കില്ല കേട്ടോ. മൂഡ് തോന്നുമ്പൊ മാത്രമേ എടുക്കൂ. ആകാശത്തേക്ക് മൊബൈൽ പൊങ്ങുമ്പൊ തന്നെ വരില്ലേ പിന്നിൽ മിനിമം ഒരഞ്ചെട്ട് പേർ. പിന്നെ മൂഡോടു മൂഡ് ആണ്. ക്ലാസ്റൂമിൽ (ടീച്ചർമാരുടെ കണ്ണ് വെട്ടിച്ച്), കാന്റീനിൽ കത്തി വച്ചിരിക്കുമ്പോൾ, മരത്തണലിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ ഒക്കെ സെൽഫിയുടെ പ്രളയമായിരിക്കും. അതൊക്കെ പരസ്പരം ഷെയർ ചെയ്യും. പതിനായിരം സെൽഫി ഉണ്ടെങ്കിലും ചോദിക്കും, ‘‘എടാ.. നീയാ..കോർണറിൽ വച്ചൊന്ന് എടുത്തില്ലായിരുന്നോ.. അതെന്താ തരാത്തേ? സാംസങ് എസ് ഫോറിൽ നിന്ന് നേരെ ചാടിയത് ഐ ഫോണിലേക്കാണ്. ആദ്യം ഐ ഫോൺ ഫൈവ്. ഇപ്പോ ടെൻ വരെ എത്തി. എനിക്ക് ആദ്യ ഐ ഫോൺ വാങ്ങിത്തന്നത് അ ച്ഛന്റെ ചേട്ടന്റെ മകൻ അരുൺ ആണ്. അച്ഛനും അമ്മയും അല്ലാതെ, ഞാനെന്തെങ്കിലും ചോദിച്ചാൽ വാങ്ങിത്തരുന്ന ചങ്ക് ചേട്ടായിയാണ് അരുൺ. ഐ ഫോൺ ടെൻ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം അതിൽ സൂപ്പർ ആയിട്ട് സെൽഫി എടുക്കാം. ബാക്ക്ഗ്രൗണ്ട് ബ്ലർ ആക്കി പോർട്രെയിറ്റ് മോഡിലൊക്കെ സൂപ്പർ ക്വാളിറ്റിയുള്ള സെൽഫി എടുക്കാൻ കഴിയും. സ്വന്തം കാശുകൊണ്ട് വാങ്ങിയെന്ന അഭിമാനവുമുണ്ട്. കാശുള്ളപ്പോഴല്ലേ നമുക്ക് എന്തെങ്കിലുമൊക്കെ വാങ്ങാൻ പറ്റൂ. എന്റെ അഡാർ സെൽഫികൾ ലാഭമുണ്ടാകണം എന്ന് വ്യക്തമായ ധാരണയോടെ എടുക്കുന്ന സെൽഫികളാണ് അഡാർ സെൽഫികൾ. അതായത് ഞാൻ ഒരു സ്പെഷൽ റെസിപ്പി കുക്ക് ചെയ്യാൻ തീരുമാനിക്കുന്നു. ആദ്യം ചെയ്യുക നല്ല വസ്ത്രമണിഞ്ഞ് സെൽഫിക്ക് തയാറാകുകയാണ്. അത് കഴിഞ്ഞാൽ ക്യാമറ സെറ്റ് ചെയ്തു വയ്ക്കും എന്നിട്ടേ ചേരുവകൾ തയ്യാറാക്കൂ. വല്ലപ്പോഴും നമ്മൾ ഗോളടിക്കുമ്പോ അത് പടം ആക്കി പരസ്യപ്പെടുത്തി അഭിനന്ദനങ്ങൾ വാരിക്കൂട്ടിയില്ലെങ്കിൽ പിന്നെന്ത് നമ്മള്.. വാട്സാപ്പിൽ ഇടാൻ ഇഷ്ടം അൽപം ലൈവ് ആയ പ്രൊഫൈൽ പിക്ചറുകളാണ്. പ്രൊഫൈൽ പിക്ചർ ഇടാൻ വേണ്ടി സെൽഫി എടുക്കലില്ല. മൂഡ് പിക്ചേഴ്സ് പ്രൊഫൈൽ ആക്കുകയേ പതിവുള്ളു. വീട്ടിൽ വെറുതേ ഇരിക്കുമ്പോഴാണ് ഞാൻ ഏറ്റവും ആസ്വദിച്ച് സെൽഫി എടുക്കുന്നത്. ചുമ്മാ കണ്ണാടി നോക്കുമ്പോ നമുക്ക് തോന്നാറില്ലേ.. ‘ശ്ശൊ നീയിത്ര സുന്ദരിയായിരുന്നോ.. എന്നിട്ട് ഞാനെന്താ ഇതുവരെ തിരിച്ചറിയാത്തേ..’ എന്ന്. അങ്ങനെ ഒരു സൂപ്പർ സെൽഫി അറ്റംപ്റ്റ് നടക്കുമ്പോൾ കോളിങ് ബെൽ അടിക്കുന്നവരാണ് എന്റെ ഏറ്റവും വലിയ ശത്രു. പോട്ടെ സാരമില്ല, സില്ലി എനിമീസ്... പിന്നെ ഞാൻ ‘അമ്മ സെൽഫി’ എന്നു വിളിക്കുന്ന ഒരു സംഭവമുണ്ട്. അമ്മയ്ക്ക് അയച്ചു കൊടുക്കാൻ മാത്രം എടുക്കുന്ന സെൽഫി. ദൂരെ പ്രോഗ്രാമുകൾക്കും മറ്റും പോകുമ്പോൾ പുട്ടിന് തേങ്ങാപ്പീരയിടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ഓരോ സെൽഫിയെടുത്ത് അമ്മയ്ക്ക് അയക്കും. അമ്മയ്ക്ക് ഇഷ്ടമാണ് അത് കാണാൻ. യുഎസ് ട്രിപ്പിന് പോയപ്പോഴായിരിക്കും ഏറ്റവും കൂടുതൽ ‘അമ്മ സെൽഫി’ ഞാൻ എടുത്തിട്ടുണ്ടാകുക. എയർപോർട്ടിൽ തുടങ്ങിയ സെൽഫിയെടുപ്പ് തിരിച്ച് വീട്ടിലെത്തി അമ്മയോടൊപ്പം നിന്നൊരു സെൽഫിയെടുത്താണ് അവസാനിപ്പിച്ചത്. എന്നുവച്ച് എന്റെ വീട്ടിലെ സെൽഫി അഡിക്റ്റ് ഞാനാണ് എന്നൊന്നും കരുതിക്കളയല്ലേ.. എന്നെ വെട്ടുന്ന ടീംസ് ആണ് അച്ഛനും അമ്മയും. അച്ഛൻ മാത്രമെടുക്കുന്നു, അമ്മ മാത്രമെടുക്കുന്നു, രണ്ടു പേരും ചേർന്ന് എടുക്കുന്നു.. ഹുംം.. ശരിക്കും ഫോൺ ബഫ്സ് തന്നെയാണ് അവർ. ചിലപ്പോ സെൽഫി എടുക്കാൻ വേണ്ടി നമ്മൾ ശ്രമിക്കുമ്പോൾ എന്തുചെയ്താലും ശരിയാകില്ല. എടുത്ത് എടുത്ത് കൈ വേദനിച്ചാലും ഒരൊറ്റ ഫോട്ടോ പോലും നന്നായി കിട്ടില്ല. അപ്പോ ശരിക്കും നമ്മൾ വിളിച്ചു പോകും, ‘ഐ വിൽ കിൽ യൂ സെൽഫീ..’ ഓർമകളാണ് സെൽഫികൾ നല്ല മൊമെന്റ്സ് എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. അതുകൊണ്ട് ചിലപ്പോൾ സെൽഫി എടുക്കാൻ മറക്കും. ഒരിക്കൽ ഹൈദരാബാദിലെ ഒരു ഷോയിൽ വച്ച് എ.ആർ റഹ്മാനെ കണ്ടപ്പോൾ ഞാൻ പോയി സംസാരിച്ചു. പക്ഷേ, സെൽഫി എടുക്കാൻ എക്സൈറ്റ്മെന്റിൽ മറന്നു. ‘നീയെന്ത് പരിപാടിയാണ് കാണിച്ചത്. ഒരു സെൽഫി എടുക്കാൻ വല്ല പ്രയാസവുമുണ്ടായിരുന്നോ?’ എന്നാണ് അമ്മ ചോദിച്ചത്. ആ സെൽഫി മിസ് ആക്കിയത് അമ്മയ്ക്ക് നിരാശയായിപ്പോയി. അതൊരു വൻ നഷ്ടമായി എന്ന് എനിക്കും തോന്നി. കാരണം ഞാനും അച്ഛനും അമ്മയും ഒക്കെ പാട്ടുകാർ കൂടിയാണല്ലോ. മമ്മൂക്കയോടും ലാലേട്ടനോടും ഒപ്പമുള്ള സെൽഫികളൊക്കെ എന്റെ കൈവശം ഉണ്ട്. അമ്മയുടെ ഷോയിലൊക്കെ അവരെ കാണുമ്പോൾ സെൽഫി എടുക്കണമെന്നൊക്കെ നമുക്ക് ആഗ്രഹം തോന്നുമെങ്കിലും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി ചോദിക്കാറുണ്ടായിരുന്നില്ല. നമുക്ക് പേടിയായിരിക്കും മടിയായിരിക്കും എന്നൊക്കെ അറിയുന്നതു കൊണ്ട് നമ്മുടെ അടുത്ത് വന്ന് അവർ സംസാരിക്കും. നമ്മുടെ ഫോൺ വാങ്ങി അ വർ തന്നെ സെൽഫി എടുത്ത് തരും. സെൽഫി സെൽഫിഷാണോ ? ‘സെൽഫി ഈസ് സെൽഫിഷ്’ എന്നത് ദാസേട്ടന്റെ അഭിപ്രായമാണ്. അത് മാനിക്കേണ്ടതാണ്. ഞങ്ങളെപ്പോലുള്ള പുതിയ പിള്ളേരുടെ അടുത്ത് വന്ന് സെൽഫിയെടുക്കുന്നതു പോലെയല്ല അത്. ദാസേട്ടൻ ഒരു ലെജൻഡ് ആണ്. ചോദിക്കുക പോലും ചെയ്യാതെ സെൽഫി എടുക്കാൻ ശ്രമിച്ചത് മോശമായിപ്പോയി. സെലിബ്രിറ്റികൾ കുറേയൊക്കെ പബ്ലിക് ഫിഗേഴ്സ് ആ ണ്. പക്ഷേ, ചില സമയത്ത് ഫോട്ടോ എടുക്കാനും മറ്റും അവർ മാനസികമായി തയ്യാർ ആയിരിക്കില്ല. സാഹചര്യം, മൂഡ് എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടു വേണം സെൽഫി എടുക്കാൻ. ഫോട്ടോ എടുക്കുന്നതു പോലെയല്ല സെൽഫി എന്നതും ഓർക്കണം. അത് കുറച്ചു കൂടി ഇന്റിമേറ്റ് ആയ കാര്യമാണ്. ഒരിക്കൽ ഒരാൾ എന്റെയടുത്ത് ആവേശത്തോടെ വന്ന് നിന്ന് സെൽഫി എടുത്തു. ‘അപർണയുടെ റേഡിയോ ഇന്റർവ്യൂ ഞാൻ കേട്ടിരുന്നു’ എന്നു പറഞ്ഞപ്പോ ഞാൻ താങ്ക്സ് പറഞ്ഞു. അപ്പൊ അയാള് പറയുകയാ.. ‘ആ ഇന്റർവ്യൂ എനിക്കത്ര ഇഷ്ടമായൊന്നുമില്ല, നിങ്ങൾ ഭയങ്കര ഓവറായിരുന്നു’ എന്ന്. എങ്കിൽ പിന്നെ താനെന്തിനാ സെൽഫി എടുത്തേ എന്ന് ഞാൻ ചോദിച്ചു. ആ സെൽഫി ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അയാൾക്ക് അത് പറ്റില്ല. പിന്നെ സോറി പറച്ചിലായി. അയാൾ സെൽഫി എടുക്കാൻ വന്നു എന്നത് എനിക്ക് സന്തോഷമായിരുന്നു. കാരണം അതൊരു അംഗീകാരമാണ്. പക്ഷേ അയാൾക്ക് എന്നെ ഇഷ്ടമല്ല. അപ്പോൾ പിന്നെ സെൽഫി എടുത്തത് നാട്ടുകാരെ കാണിച്ച് കൈയ്യടി വാങ്ങാൻ അ ല്ലേ..? നമ്മളോടൊപ്പമുള്ള സെൽഫി വേണം. പക്ഷേ, അംഗീകരിക്കാൻ വയ്യ. വിമർശനവും സെൽഫിയും കൂടെ വേണ്ട. അത് മോശം മനോഭാവമാണ്. കുട്ടീസിന്റെ സെൽഫീസ് കുട്ടികൾ വന്ന് സെൽഫി എടുക്കുന്നത് വളരെ ഇഷ്ടമാണ്. ഒരിക്കൽ ഷോപ്പിങ് മാളിൽ നിൽക്കുമ്പോൾ വിനോദയാത്രക്കെത്തിയ സ്കൂൾ കുട്ടികൾ സെൽഫി ചോദിച്ചു വന്നു. അവർ യാത്രയ്ക്കിടയിൽ ഞാൻ അഭിനയിച്ച ‘സൺഡേ ഹോളിഡേ’ കണ്ടിരുന്നു. ആ എക്സൈറ്റ്മെന്റുമായി അവർ പൊതിഞ്ഞപ്പോൾ ശരിക്കും ത്രില്ലടിച്ചു. ഒരർഥത്തിൽ സെൽഫികൾ നമ്മുടെ മനസ് തന്നെയാണ്. മനസിന്റെ സ്നേഹം, സന്തോഷം, സ്വാർഥത, വിഡ്ഢിത്തം ഒക്കെ സെൽഫികളിലൂടെ വെളിപ്പെടുന്നുണ്ട്. പക്ഷേ, എടുക്കുമ്പോൾ നമ്മൾ അതൊന്നും ആലോചിക്കാറില്ല. ഹോട്ടലിന്റെ ലോബിയിൽ സെൽഫി കഥ പറഞ്ഞിരിക്കെ അപർണയെ തേടി ദാ, വരുന്നു മൂന്ന് കുട്ടി ആരാധകർ. കോഴിക്കോട്ടു നിന്നു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ഈ കൊച്ചു മിടുക്കികൾ. അഞ്ചാം ക്ലാസുകാരി ലാമിയ, രണ്ടാം ക്ലാസുകാരി അമീക, പിന്നെ, പത്താം ക്ലാസിൽ പഠിക്കുന്ന ഇഷ്മ. വാ നമുക്ക് സെൽഫി എടുക്കാം ഒന്നു പറഞ്ഞ് അപർണ അവരുടെ ഫോൺ വാങ്ങി കാമറയിൽ നോക്കി ഉറക്കെ പറഞ്ഞു, സേ ചീസ്‌സ്‌സ്‌സ്.... ശ്രദ്ധിക്കൂ കുട്ടികളേ... സെൽഫിയെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില മ ര്യാദകളുണ്ട്. അബദ്ധങ്ങൾ പറ്റാതിരിക്കാനും പൊ തുജന മധ്യത്തിൽ അപമാനിതരാകാതിരിക്കാനും ഇവ ശ്രദ്ധിച്ചോളൂ... ∙ അൽപം മാന്യത പ്ലീസ് സെൽഫിയെടുക്കും മുമ്പ് ആർക്കൊപ്പമാണോ സെ ൽഫി എടുക്കാൻ ഉദ്ദേശിക്കുന്നത് അവരോട് അനുവാദം ചോദിച്ച ശേഷം മാത്രം. ∙ സേഫ് സെൽഫി പ്ലീസ് സാഹസികമായ സ്ഥലങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും സെൽഫി ഒഴിവാക്കുക. ∙ കീപ് ഡിസ്റ്റൻസ് പ്ലീസ് ഫോട്ടോയെടുക്കാൻ ഒരു സെലിബ്രിറ്റി സമ്മതിച്ചാലുടൻ ദാ വരുന്നു കഴുത്തിന് ചുറ്റുമൊരു കൈ. വളരെ ക്ലോസാണെന്ന് കാണിക്കാൻ പിന്നെ ഞെക്കി ശ്വാസം മുട്ടിച്ചൊരു സെൽഫി. ഒട്ടി ചേർന്നു നിൽക്കാതെ അൽപം അകലം പാലിക്കുന്നതല്ലേ നല്ലത് ? ∙ ചുറ്റുപാടിലേക്ക് ഒരു നോട്ടം പ്ലീസ് സെൽഫി എടുക്കുന്ന വേദി കൂടി ശ്രദ്ധിക്കണം. ഇ ണങ്ങുന്ന സാഹചര്യമാണെങ്കിൽ മാത്രം ക്യാമറ ക്ലിക്കൂ. മരണവീട്ടിലും മറ്റും ‘സെൽഫിഷ്’ ആകരുതേ... RELATED ‘ഭാര്യയെ ബസിൽ മറന്നുവച്ചു... ഓടിക്കിതച്ചെത്തി, എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി’: രഘുനാഥ് പലേരി പറയുന്നു ‘സർജറിക്കു ശേഷം വണ്ണം വച്ചപ്പോൾ ഒരുപാടു ട്രോളുകളുണ്ടായി, അപകടത്തിനു ശേഷം ഒരു ചുവടുപോലും വയ്ക്കാനായില്ല’ ‘കുറച്ചു വിഷം വാങ്ങിത്തരട്ടേ... ചത്തു തരാമോ? ’: ഇവളെ കിഡ്നാപ്പ് ചെയ്യുമെന്ന് ഭയമുണ്ട്, ഭീതിയുടെ നിഴലിൽ നൂറയും ആദിലയും ‘പാഷനൊപ്പം സാമ്പത്തിക ഭദ്രതയോടെ സ്വന്തം കാലിൽ നിൽക്കണമെന്ന് പറഞ്ഞുതന്നത് അമ്മ’: ‘റോഷാക്കിലെ’ പ്രിയംവദ ‘ടീച്ചറാകാനും ‍ഡോക്ടറാകാനും ഡിസൈനറാകാനുമൊക്കെ കഴിയുന്ന ഒരു ജോലിയുണ്ടല്ലോ, അഭിനയം; പിന്നീടിങ്ങോട്ട് ആ സ്വപ്നത്തിന്റെ പിന്നാലെ ആയി’
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. DAY IN PICSMore Photos ബ്രസീൽ അല്ലാതെ എന്ത്... തൃശൂർ സാഹിത്യ അക്കാഡമിയിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബാൾ ടീം ആരാധകനായ സാലീ. കൂർക്കഞ്ചേരി സ്വദേശിയായ സാലി അറിയപ്പെടുത്ത കിണറപണിക്കാരൻ കൂടിയാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് മെമ്പർഷിപ്പ് ക്യാമ്പയിൻ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു. 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ഐ എസ് എല്ലിൽ മോശം ഫോം തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ അമർ തൊമർ കൊൽക്കത്ത(എ ടി കെ ) അവരുടെ ഇംഗ്ലീഷ് പരിശീലകൻ ടെഡി ഷെറിങ്‌ഹാമിനെ സ്‌ഥാനത്തു നിന്ന് നീക്കി. ടീമിന്റെ സഹ പരിശീലകൻ വെസ്റ്റ്വുഡിനാണ് ഇടക്കാല കോച്ചിന്റെ ചുമതല. സീസണിൽ 10 മത്സരങ്ങളിൽ കൊൽക്കത്തയെ പരിശീലിപ്പിച്ച ടെഡി ഷെറിങ്‌ഹാമിന്‌ 3 വിജയങ്ങളും 3 സമനിലകളും 4 തോൽവിയുമായി 12 പോയിന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.നിലവിൽ പോയിന്റ് പട്ടികയിൽ 8 ാം സ്ഥാനത്തുള്ള എടി കെ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിയാലേ ആദ്യ 4 സ്ഥാനങ്ങളിലേക്കെത്താനാകു. ഷെറിങ്ങ്ഹാംആയിരിക്കില്ല ഇനി മുതൽ എ ടി കെ യുടെ കോച്ച്.. ഇടക്കാല പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ആഷ്ലി വെസ്റ്റ് വുഡ് അധികം വൈകാതെ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും.-എ ടി കെ യുടെ സഹ ഉടമസ്ഥരിലൊരാളായ ഉത്സവ്‌ പരേക്ക് പറഞ്ഞു. ഇംഗ്ലീഷ്മാ വമ്പാന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടനം ഹോട്സ്പർ എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ടെഡി ഷെറിങ്ങ്ഹാം കഴിഞ്ഞ ജൂലായിലാണ് എ ടി കെയുടെ കോച്ചായി നിയമിച്ചത്. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആഷിഖ് അബു ചിത്രം നാരദനും റിലീസ് മാറ്റി. കൊവിഡ് വ്യാപനത്തിന്റെയും ഒമിക്രോണ്‍ ഭീഷണിയുടേയും പശ്ചാത്തലത്തിലാണ് തീരുമാനം. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ജനുവരി 27ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്. മായാനദിക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ ആണ്‌ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാരദന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ട്രെയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ടൊവിനോ ഡബിള്‍ റോളിലാവും എത്തുകയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിട്ടുണ്ട്. ന്യൂസ് ചാനലുമായി ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍ തുടങ്ങിയവരും വിവിധ വേഷങ്ങള്‍ ചെയ്യുന്നു. സന്തോഷ് കുരുവിളയും റിമാകല്ലിങ്കലും ആഷിക് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ഡി.ജെ ശേഖര്‍ മേനോനാണ് സംഗീത സംവിധാനം. നേഹയും യാക്സണ്‍ പെരേരയും സൗണ്ട് ട്രാക്ക് കൈകാര്യം ചെയ്യുന്നു.
വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി എടുക്കാവുന്ന തക്കാളി ചോർ. ഒരു പാട് ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കൂ. by അഞ്ജലി രവീന്ദ്രൻ June 10, 2020 October 7, 2022 വളരെ ഈസിയായി പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു ചോറാണ് തക്കാളി ചോറ്. ഇത് തയ്യാറാക്കാൻ അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ചോറാണിത്. ഇതിന് എന്തൊക്കെ വേണമെന്ന് … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ഒരാൾ നേർച്ച ചെയ്ത ഹജ്ജ് നിർവഹിക്കുകയാണെങ്കിൽ അതുകൊണ്ടുതന്നെ, അയാൾക്ക് ബാധ്യതയുള്ള നിർബന്ധ ഹജ്ജും നിർവഹിക്കപ്പെട്ടതായി ഗണിക്കുമെന്ന് ഇബ്നു അബ്ബാസും ഇക് രിമയും ഫത്‍വ നൽകിയിട്ടുണ്ട്. എന്നാൽ, അയാൾ ആദ്യമായി ഇസ്ലാമിന്റെ പേരിൽ നിർബന്ധമാവുന്ന ഹജ്ജും പിന്നീട് നേർച്ച ചെയ്ത ഹജ്ജും നിർവഹിക്കണമെന്നാണ് ഇബ്നുഉ മറും അത്വാഉം ഫത്‍വ നൽകിയിട്ടുള്ളത്. സ്വറൂറത്ത് ഇസ്ലാമിലില്ല ഇബ്നുഅബ്ബാസിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ഇസ്ലാമിൽ സ്വറൂറത്തില്ല.” (അഹ്മദ് അബൂദാവൂദ്) ഖത്താബി പറഞ്ഞു: സ്വറൂറത്തിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. വിവാഹം ചെയ്യാതെ ക്രിസ്തീയ പാതിരികളെപ്പോലെ വൈരാഗം സ്വീകരിച്ച മനുഷ്യൻ എന്നതാണ് ഒന്ന്. “നാബിഗ’ എന്ന പ്രഖ്യാത അറബി കവിയുടെ ഒരു ഈരടി തെളിവായി ലഭിക്കുന്നുണ്ട്. ഹജ്ജ് ചെയ്യാത്ത മനുഷ്യൻ എന്നതാണ് മറ്റൊരു വ്യാഖ്യാനം, ഈ വ്യാഖ്യാനമനുസരിച്ചു ഉപര്യുക്ത ഹദീസിന്റെ അർത്ഥം ഇങ്ങനെയാണ് ഹജ്ജ് ചെയ്യാൻ കഴിവുള്ള ഒരാളും ഹജ്ജ് ചെയ്യാതെ അവശേഷിക്കാതിരിക്കുക എന്നതാണ് ദീനിന്റെ സ്വഭാവം. അതിനാൽ ഹജ്ജ് ചെയ്യാതിരിക്കുന്നത് (സ്വറൂറത്ത്) ഇസ്ലാമിൽപെട്ടതല്ല. ഇതിന്റെ അടിസ്ഥാനത്തിൽ സ്വറൂറത്തിന് (ഹജ്ജ് ചെയ്യാത്തവൻ) മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ പാടില്ലെന്ന് ചിലർ തെളിവ് പിടിക്കുന്നു. സ്വറൂറത്ത് (ഹജ്ജ് ചെയ്യാത്തവൻ) മറ്റുള്ളവർക്ക് വേണ്ടി ഹജ്ജിൽ പ്രവേശിച്ചാൽ ആ ഹജ്ജ് അവന്ന് വേണ്ടിയായിത്തീരുമെന്നാണ് അവരുടെ വ്യാഖ്യാനം. കാരണം, ഹജ്ജ് ചെയ്യുന്നതോടു കൂടി അവൻ സ്വറൂറത്ത് അല്ലാതായിത്തീരുന്നു. അതോടെ അവന്റെ ബാധ്യതയും നീങ്ങിപ്പോവുന്നു. ഇതാണ് ഔസാഈ, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായം. പക്ഷേ, മാലിക്കും സൗരിയും അഭിപ്രായപ്പെടുന്നത് അയാളുടെ ഉദ്ദേശ്യ മനുസരിച്ച് ആ ഹജ്ജ് ഗണിക്കപ്പെടുമെന്നാണ്. ഹനഫികളുടെയും ഹസൻ ബസ്വ്രി, നഖഇ എന്നിവരിൽ നിന്നുദ്ധരിക്കപ്പെടുന്നതും ഈ അഭിപ്രായം തന്നെ.
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ﴾٨٥﴿ മദ്-യനിലേക്കു അവരുടെ [മദ്-യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ അളത്തവും, തൂക്കവും (ജനങ്ങള്‍ക്കു) പൂര്‍ത്തിയാക്കികൊടുക്കുവിന്‍, മനുഷ്യര്‍ക്കു അവരുടെ സാധനങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമിയെ നന്നാക്കിത്തീര്‍ത്തതിനു ശേഷം, നിങ്ങളതില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്. അതു നിങ്ങള്‍ക്കു ഉത്തമമത്രെ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍! وَإِلَىٰ مَدْيَنَ മദ്-യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ഇലാഹും, ആരാധ്യനുംതന്നെ غَيْرُهُ അവനല്ലാതെ قَدْ جَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു, തീര്‍ച്ചയായും വന്നിരിക്കുന്നു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَوْفُوا അതിനാല്‍ നിറവേറ്റിക്കൊടുക്കുവിന്‍ الْكَيْلَ അളവു, അളത്തം وَالْمِيزَانَ തൂക്കവും, തുലാസ്സും وَلَا تَبْخَسُوا നിങ്ങള്‍ നഷ്ടപ്പെടുത്തുക (കുറക്കുക) യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തു (സാധനം) ക്കളെ وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുതു فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനുശേഷം ذَٰلِكُمْ അതു (മുകളില്‍ പറഞ്ഞതു) خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമമാകുന്നു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍ (സത്യവിശ്വാസികള്‍). 7:86 وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ ﴾٨٦﴿ '(ജനങ്ങളെ) ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ എല്ലാ പാതകളിലും ഇരിക്കുകയും ചെയ്യരുത്; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവനില്‍ വിശ്വസിച്ചവരെ തിരിച്ചു വിട്ടുകൊണ്ടും, അതിനു വളവ് (ഉണ്ടായിരിക്കുവാന്‍)ആഗ്രഹിച്ചുകൊണ്ടും (ഇരിക്കരുത്). നിങ്ങള്‍ അല്‍പം ആളുകളായിരുന്നിട്ട് നിങ്ങളെ അവന്‍ വര്‍ദ്ധിപ്പിച്ചു തന്നതു നിങ്ങള്‍ ഓര്‍ക്കുവിന്‍. കുഴപ്പമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുകയും ചെയ്യുവിന്‍. وَلَا تَقْعُدُوا നിങ്ങള്‍ ഇരിക്കുകയും ചെയ്യരുതു بِكُلِّ صِرَاطٍ എല്ലാ പാത (വഴി) യിലും تُوعِدُونَ നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടു وَتَصُدُّونَ നിങ്ങള്‍ തിരിച്ചു വിട്ടു (തട്ടി വിട്ടു) കൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّهِ അല്ലാഹുവിന്റെ مَنْ آمَنَ بِهِ അവനില്‍ വിശ്വസിച്ചവരെ وَتَبْغُونَهَا നിങ്ങള്‍ അതിനെതേടി (അതിനു ആഗ്രഹിച്ചു) കൊണ്ടും عِوَجًا വളഞ്ഞതായി(രിക്കുവാന്‍) وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ كُنتُمْ നിങ്ങള്‍ ആയിരുന്നതിനെ قَلِيلًا അല്‍പം (ആളുകള്‍) فَكَثَّرَكُمْ എന്നിട്ട് അവന്‍ നിങ്ങളെ പെരുപ്പിച്ചു, വര്‍ദ്ധിപ്പിച്ചു وَانظُرُوا നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നുവെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ കുഴപ്പക്കാരുടെ, നാശക്കാരുടെ. 7:87 وَإِن كَانَ طَآئِفَةٌ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ ﴾٨٧﴿ "ഞാന്‍ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍. നിങ്ങളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, ഒരു വിഭാഗം വിശ്വസിച്ചിട്ടില്ലാതിരിക്കുകയുമാണെങ്കില്‍, എന്നാല്‍ - നമുക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതുവരെ ക്ഷമിക്കുവിന്‍. അവന്‍ വിധി കര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനായുള്ളവനത്രെ." وَإِن كَانَ ആകുന്നുവെങ്കില്‍ طَائِفَةٌ مِّنكُمْ നിങ്ങളില്‍ നിന്നു ഒരു വിഭാഗം آمَنُوا അവര്‍ വിശ്വസിച്ചു بِالَّذِي യാതൊന്നില്‍ أُرْسِلْتُ بِهِ ഞാന്‍ അതുമായി അയക്കപ്പെട്ടു وَطَائِفَةٌ ഒരു വിഭാഗം لَّمْ يُؤْمِنُوا വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല) فَاصْبِرُوا എന്നാല്‍ ക്ഷമിക്കുക حَتَّىٰ يَحْكُمَ വിധിക്കുന്നതുവരെ اللَّهُ അല്ലാഹു بَيْنَنَا നമുക്കിടയില്‍ وَهُوَ അവനാകട്ടെ خَيْرُ الْحَاكِمِينَ വിധികര്‍ത്താക്കളില്‍ ഉത്തമനാകുന്നു. അല്‍അഖബ ഉള്‍ക്കടലി[*]നും, ലൂത്ത്വ് കടല്‍ എന്ന ചാവുകടലിനും ഇടയില്‍ കിഴക്കുഭാഗത്തു മആനി (معان) നും, പടിഞ്ഞാറു ഭാഗത്തു സീനാ മരുഭൂമിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു മദ്-യന്‍ [**]. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഒരു ഭാര്യയായിരുന്ന കെതൂറ (قطورة) യില്‍ ജനിച്ച മദ്-യന്‍ (മിദ്യാന്‍) എന്ന പുത്രന്റെ സന്തതികളായിരുന്നു മദ്-യന്‍ നിവാസികളെന്നും, ഗോത്രപിതാവിന്റെ നാമത്തില്‍ ആ സ്ഥലവും അറിയപ്പെട്ടുവന്നുവെന്നും പറയപ്പെടുന്നു. الله أعلم . മദ്-യന്‍ കാരിലേക്കു അവരില്‍ ഒരാളായ ശുഐബു (عليه الصلاة والسلام) നബി റസൂലായി നിയോഗിക്കപ്പെട്ടു. സൂ: ക്വസ്വസ്വില്‍ പ്രസ്താവിച്ച പ്രകാരം, മൂസാ (عليه الصلاة والسلام) ഈജിപ്തില്‍ നിന്നു മദ്-യനില്‍ അഭയാര്‍ത്ഥിയായി ചെന്നപ്പോള്‍ അദ്ദേഹത്തിനു അഭയം നല്‍കിയതും, മകളെ വിവാഹം കഴിച്ചുകൊടുത്തതുമായ വൃദ്ധന്‍ ശുഐബു (عليه الصلاة والسلام) നബി ആയിരുന്നുവെന്നാണു പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. ബൈബിളില്‍ ഈ വൃദ്ധന്റെ പേര്‍ യിത്രോ (يترون) എന്നാണു കാണുന്നത്. ഇദ്ദേഹത്തിനു രെയുവേല്‍ (رعوئيل) എന്ന് ഒരു മറുപേരും ഉണ്ടായിരുന്നുവത്രെ. വാസ്തവം അല്ലാഹുവിനറിയാം. —- [*]. മുന്‍കാലത്തു ايلة (ഏലാത്ത്) എന്നായിരുന്നു ഇതിനു പേരു പറയപ്പെട്ടിരുന്നത്. [**]. ഒന്നാം വാള്യത്തില്‍ കൊടുത്ത പടം 4 നോക്കുക. ബൈബിളില്‍ പറയുന്ന മിട്യാനും മദ്-യനും ഒന്നുതന്നെ. —- എല്ലാ റസൂലുകളുടെയും പ്രബോധന വിഷയങ്ങളില്‍ പ്രഥമ പ്രധാനമായതു തൗഹീദു തന്നെ. അതോടുകൂടി, ഓരോ റസൂലിനും അവരവരുടെ സമുദായത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള തെറ്റായ വിശ്വാസാചാരങ്ങളെയും, ദുര്‍ന്നടപ്പുകളെയും കുറിച്ചു പ്രത്യേകം ഉപദേശിക്കുകയും, ആക്ഷേപിക്കുകയും ചെയ്യേണ്ടതുമുണ്ടായിരിക്കും. ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ജനതയില്‍ പ്രചാരത്തിലുണ്ടായിരുന്ന ആ മൃഗീയമായ ദുര്‍വൃത്തിയെപ്പറ്റി അദ്ദേഹം അവരെ ഉപദേശിച്ചതു നാം കണ്ടു. അതുപോലെ, ശുഐബു (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ ജനതയെ തൗഹീദിലേക്കു ക്ഷണിച്ചതിനെത്തുടര്‍ന്നു അവരില്‍ നിലവിലുണ്ടായിരുന്ന ചില അഴിമതികളെപ്പറ്റി അവരെ ഗുണദോഷിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണം, അവനല്ലാതെ വേറെ ആരാധ്യനില്ല എന്നു പറഞ്ഞശേഷം ‘നിങ്ങള്‍ക്കു നിങ്ങളുടെ രിക്ഷിതാവിങ്കല്‍നിന്നു വ്യക്തമായ തെളിവു വന്നിട്ടുണ്ട് ( قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ) എന്നു പറഞ്ഞുകൊണ്ടാണു അദ്ദേഹം മറ്റു വിഷയങ്ങളിലേക്കു പ്രവേശിക്കുന്നത്. സ്വാലിഹു (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ ജനതക്കു നല്‍കിയ ഉപദേശത്തിലും ഈ കാര്യം ഉണര്‍ത്തിയിട്ടുണ്ട്. പക്ഷേ, അവിടെ അതിനെത്തുടര്‍ന്ന് ‘ഇതാ നിങ്ങള്‍ക്കു ദൃഷ്ടാന്തമായി അല്ലാഹുവിന്റെ ഒട്ടകം (هَٰذِهِ نَاقَةُ اللَّهِ لَكُمْ آيَةً) എന്നുകൂടി പറഞ്ഞിരിക്കുന്നു. ഇവിടെ ശുഐബു (عليه الصلاة والسلام) നബിയുടെ സത്യതക്കു ദൃഷ്ടാന്തമായി ഒരു പ്രത്യേക ദൃഷ്ടാന്തമൊന്നും പറയപ്പെട്ടിട്ടില്ല. അതുകൊണ്ടു തൗഹീദിന്റെ അനിവാര്യതക്കും, പ്രവാചകന്റെ സത്യതക്കും സാക്ഷ്യം വഹിക്കുന്ന – ബുദ്ധിപരമോ, പ്രകൃതിപരമോ ആയ – തെളിവുകളെ പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടായിരിക്കാം ഇവിടെ ‘നിങ്ങള്‍ക്കു തെളിവു വന്നിരിക്കുന്നു’വെന്നു പറഞ്ഞത്. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “ജനങ്ങള്‍ക്കു വിശ്വസിക്കത്തക്ക ദൃഷ്ടാന്തങ്ങള്‍ വല്ലതും നല്‍കപ്പെട്ടിട്ടില്ലാത്ത ഒരു പ്രവാചകനുമില്ല. എനിക്കു നല്‍കപ്പെട്ടിരിക്കുന്നതു അല്ലാഹു എനിക്കു നല്‍കിയ വഹ്-യു (ക്വുര്‍ആന്‍) തന്നെയാകുന്നു. അതുകൊണ്ട് ക്വിയാമത്തുനാളില്‍ അവരെക്കാളെല്ലാം അധികം അനുയായികള്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.’ (ബു; മു). ഓരോ നബിമാര്‍ക്കും സ്വന്തം ചുറ്റുപാടിനും പരിതസ്ഥിതിക്കും അനുസരിച്ചു ചില പ്രത്യേക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിരിക്കുമെന്നാണു ഈ ഹദീഥില്‍ നിന്നു മനസ്സിലാകുന്നത്. അതനുസരിച്ച് ശുഐബ് (عليه الصلاة والسلام) നബിക്കും വല്ല പ്രത്യേക ദൃഷ്ടാന്തവും നല്‍കപ്പെട്ടിരിക്കുന്നുവെന്നും, അതിനെ ഉദ്ദേശിച്ചാണു അതു പറഞ്ഞതെന്നും വരാം. വാസ്തവം അല്ലാഹുവിനറിയാം. അനന്തരം, മദ്-യന്‍ നിവാസികളില്‍ പ്രചാരത്തിലുണ്ടായിരുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിരമിക്കുവാന്‍ അദ്ദേഹം അവരെ ഉപദേശിക്കുന്നു. 1-ാമത്തെ ഉപദേശം, ജനങ്ങള്‍ക്കു അളവും തൂക്കവും പൂര്‍ത്തിയാക്കി കൊടുക്കണമെന്നും, ജനങ്ങള്‍ക്കു അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാകുന്നു. അളവിലും തൂക്കത്തിലും കൃത്രിമം നടത്തില്‍ അവരില്‍ സര്‍വ്വസാധാരണമായിരുന്നതുകൊണ്ടാണു അദ്ദേഹം ഈ ഉപദേശം നല്‍കുന്നതെന്നു വ്യക്തമാണ്. ശുഐബു (عليه الصلاة والسلام) നബിയുടെ ഈ ഉപദേശത്തെ ധിക്കരിച്ചുകൊണ്ടു ആ സമുദായം അദ്ദേഹത്തോടു നടത്തിയ തര്‍ക്കങ്ങളും, വാക്കേറ്റങ്ങളും സൂറത്തു ഹൂദില്‍ അല്ലാഹു ഉദ്ധരിച്ചു കാണാം. അവ പരിശോധിച്ചാല്‍, ആ വിഷയത്തില്‍ ആ ജനത എത്രമാത്രം അതിരു കവിഞ്ഞു പോയിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്. ‘ഞങ്ങളുടെ ധനത്തില്‍ ഞങ്ങളുടെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നതു തടയുവാന്‍ നിന്റെ നമസ്കാരമാണോ നിന്നോടു കല്‍പിക്കുന്നത്‌?!’ എന്നുവരെ അവര്‍ പറയുകയുണ്ടായി (ഹൂദ്‌ 67 നോക്കുക). മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസം കൂടാതെ ഇന്നു നമ്മുടെ നാടുകളിലെ അവസ്ഥയും ഏറെക്കുറെ ഇതു തന്നെ. ക്വുര്‍ആനിലും ഹദീഥിലും അതികര്‍ശനമായി വിരോധിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്കു മറ്റാരെക്കാളും ഈ പാതകത്തില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുവാന്‍ ബാധ്യസ്ഥരാണു മുസ്ലിംകള. എന്നിട്ടും അനുഭവം വെച്ചു നോക്കുമ്പോള്‍, മുസ്ലിം സമുദായത്തില്‍പെട്ടവരും മറ്റുള്ളവരെപ്പോലെ അതില്‍ മുന്‍പന്തിയിലുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. വ്യസനം! 2-ാമത്തെ ഉപദേശം, ഭൂമിയെ നന്നാക്കിത്തീര്‍ത്തശേഷം അതില്‍ കുഴപ്പവും നാശവും ഉണ്ടാക്കരുതു എന്നത്രെ. പ്രകൃതി വ്യവസ്ഥകള്‍, നീതിന്യായ വ്യവസ്ഥകള്‍, പ്രമാണങ്ങള്‍ മുഖേനയുള്ള വിധിവിലക്കുകള്‍ ആദിയായവ വഴി അല്ലാഹു ഭൂഒമിയില്‍ നടപ്പാക്കിയിട്ടുള്ള സാന്‍മാര്‍ഗ്ഗിക പരിധികളെ ലംഘിക്കുമാറുള്ള എല്ലാതരം നടപടികളും ഭൂമിയില്‍ കുഴപ്പമുണ്ടാക്കല്‍ തന്നെ. മദ്-യന്‍കാരെ സംബന്ധിച്ചു പറയുകയാണെങ്കില്‍, വഴിപോക്കരെ ആക്രമിക്കുക, പിടിച്ചുപറി, ചുങ്കം വാങ്ങല്‍ തുടങ്ങിയ പല അക്രമങ്ങളും അവരിലുണ്ടായിരുന്നു. പരിഷ്കൃത യുഗമെന്നു ഘോഷിക്കപ്പെടുന്ന ഇക്കാലത്തെ സ്ഥിതിയും അതില്‍ നിന്നു വ്യത്യസ്തമല്ല. അത്തരം കുഴപ്പങ്ങളും അക്രമങ്ങളും എണ്ണത്തിലും വണ്ണത്തിലും അധികരിച്ചുകൊണ്ടേ ഇരിക്കുകയാണ്. ശരിയായ അര്‍ത്ഥത്തിലുള്ള സ്വൈര്യജീവിതം പോലും മനുഷ്യനു അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണു. അപ്പോള്‍, ഈ ഉപദേശത്തെത്തുടര്‍ന്നുകൊണ്ട് ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണു നിങ്ങള്‍ക്കു ഉത്തമം’ (ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ) എന്നു ശുഐബ് (عليه الصلاة والسلام) പറഞ്ഞതു എത്രമാത്രം അര്‍ത്ഥഗര്‍ഭമാണെന്നു ആലോചിച്ചു നോക്കുക! 3-ാമതായി, വഴികളിലിരുന്നു ആളുകളെ ഭീഷണിപ്പെടുത്തരുതെന്നും, അല്ലാഹുവില്‍ വിശ്വസിച്ച സത്യവിശ്വാസികളെ വഴിതെറ്റിക്കുവാന്‍ ശ്രമിക്കരുതെന്നും, അല്ലാഹുവിന്റെ നേരായ മാര്‍ഗ്ഗം വളവും വക്രതയുമുള്ളതായിരിക്കുവാന്‍ ആഗ്രഹിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. വഴിപോക്കരെ ഭീഷണിപ്പെടുത്തി അവരുടെ വസ്തുക്കള്‍ കൈക്കലാക്കുക, ചരക്കുകളുമായി പോകുന്നവരില്‍നിന്നു ചുങ്കം വസൂലാക്കുക, ശുഐബു (عليه الصلاة والسلام) നബിയുമായി ബന്ധപ്പെടുന്നവരെ മുടക്കം ചെയ്യുക, അദ്ദേഹത്തിന്റെ പേരില്‍ കള്ളം പറയുക, അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുക എന്നിങ്ങിനെ പലതും അവര്‍ ചെയ്തിരുന്നതായി ചില രിവായത്തുകളില്‍നിന്നു മനസ്സിലാകുന്നു. ഏറെക്കുറെ അവയെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ള മുശ്രിക്കുകളുടെയും പതിവായിരുന്നു. അന്നത്തെ മുശ്രിക്കുകല്ടെ കാലം ഇരിക്കട്ടെ, ഇന്നത്തെ ജനങ്ങളുടെ അവസ്ഥതന്നെ ആലോചിച്ചു നോക്കുക! ഇതുപോലെയുള്ള അക്രമങ്ങളും അഴിമതികളും എണ്ണത്തിലും വണ്ണത്തിലും അധികരിച്ചുകൊണ്ടിരിക്കുകയാണ്. കാലത്തിനൊത്തവിധം അവയുടെ സ്വഭാവത്തില്‍ മാറ്റം കാണുമെന്നു മാത്രം. മറ്റൊരു വ്യത്യാസം കൂടി കാണാം. നബിമാരുടെ കാലത്ത് അവരില്‍ വിശ്വസിച്ച സത്യവിശ്വാസികള്‍ക്കു അതിലൊന്നും പങ്കുണ്ടായിരിക്കുകയില്ല. ഇന്നാകട്ടെ, മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിക്കുകയും, മുസ്ലിംകളെന്നു അവകാശപ്പെടുകയും ചെയ്യുന്നവരില്‍പോലും ഇത്തരം തോന്നിയവാസങ്ങളിലും അഴിമതികളിലും പങ്കുവഹിക്കുന്നവരുണ്ട്. അപ്പോള്‍, ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്കുമുമ്പ് ശുഐബ് (عليه الصلاة والسلام) മദ്-യന്‍ നിവാസികളായ ഒരു ചെറിയ സമുദായത്തിനു നല്‍കിയ ഉപദേശങ്ങള്‍ ലോകാവസാനംവരെ നിലനില്‍ക്കുന്ന വിശുദ്ധ ക്വുര്‍ആനില്‍ ഇത്ര വിസ്തരിച്ചു പറഞ്ഞുതന്നതിന്റെ യുക്തി ഇതില്‍നിന്നൊക്കെ വ്യക്തമാണ്. മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെയും, അവരുടെ സമുദായങ്ങളുടെയും ചരിത്രം അല്ലാഹു ക്വുര്‍ആനില്‍ വിവരിച്ചു തരുന്നതിന്റെ ഉദ്ദേശ്യം. ക്വുര്‍ആന്‍ നിലവിലുള്ള കാലാത്തോളം അതിന്റെ ആവശ്യകതയും നിലവിലുള്ളതു കൊണ്ടാണല്ലോ. അതെ, അവരുടെ കഥകളില്‍ സല്‍ബുദ്ധിയുള്ള ആളുകള്‍ക്കു ചിന്തിച്ചു മനസ്സിലാക്കുവാനുണ്ട്. (لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ – يوسف). മുമ്പ് നിങ്ങള്‍ വളരെ കുറഞ്ഞ ആളുകളെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നിങ്ങളെ അല്ലാഹു പെരുപ്പിച്ചുതന്നു ഒരു ജനതയാക്കി അനുഗ്രഹിച്ചിരിക്കുന്നു, അതില്‍ നിങ്ങള്‍ അവനോട് നന്ദിയുള്ളവരായിരിക്കേണ്ടതുണ്ട്. നന്ദിക്കു പകരം മേല്‍ പറഞ്ഞത് പോലെയുള്ള കുഴപ്പപ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുവാനാണു നിങ്ങള്‍ മുതിരുന്നതെങ്കില്‍ മുമ്പ് അങ്ങിനെയുള്ളവര്‍ക്കുണ്ടായ അതേ അനുഭവങ്ങള്‍ തന്നെയായിരിക്കും നിങ്ങള്‍ക്കും അനുഭവപ്പെടുക. ഇത്രയൊക്കെ ഉപദേശിച്ചിട്ടും – മുമ്പ് വിശ്വസിച്ചു കഴിഞ്ഞ ചുരുക്കം ചിലരല്ലാതെ – നിങ്ങള്‍ സത്യം സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ കണ്ടറിയുകതന്നെ ചെയ്യും. എന്നൊക്കെയാണ് പിന്നീട് ശുഐബ് (عليه الصلاة والسلام) അവരോട് പറഞ്ഞതിന്റെ സാരം. ഇതെല്ലാം അദ്ദേഹം ഒരിക്കലോ, ഒരു രംഗത്ത് വെച്ചോ മാത്രം ഉപദേശിച്ചതല്ലെന്നും, പലപ്പോഴും ഉപദേശിച്ചു കൊണ്ടിരുന്നതിന്റെ രത്നചുരുക്കമാണെന്നും പറയേണ്ടതില്ല. എന്നാല്‍, ആ സമുദായത്തിന്റെ കടിഞ്ഞാണ്‍പിടിക്കുന്ന നേതാക്കള്‍ അതിനു നല്‍കിയ മറുപടി നോക്കുക! അല്ലാഹു പറയുന്നു:- ജുസ്ഉ് - 9 7:88 قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لَنُخْرِجَنَّكَ يَـٰشُعَيْبُ وَٱلَّذِينَ ءَامَنُوا۟ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَـٰرِهِينَ ﴾٨٨﴿ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നും അഹംഭാവം നടിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും - ശുഐബേ - നിന്നെയും, നിന്നോടൊപ്പം വിശ്വസിച്ചിട്ടുള്ളവരെയും ഞങ്ങളുടെ രാജ്യത്തില്‍ നിന്നു ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും; അല്ലെങ്കില്‍, നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ മടങ്ങി വരുക തന്നെ വേണം. അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ (അതു) വെറുക്കുന്നവരായിരുന്നാലുമോ?! قَالَ الْمَلَأُ പ്രധാനികള്‍ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു لَنُخْرِجَنَّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ പുറത്താക്കും يَاشُعَيْبُ ശുഐബേ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَكَ നിന്റെകൂടെ مِن قَرْيَتِنَا ഞങ്ങളുടെ രാജ്യത്തില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക (തിരിച്ചുവരുക) തന്നെ ചെയ്യണം فِي مِلَّتِنَا ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ (മത നടപടിയിലേക്കു) قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ كُنَّا ഞങ്ങളായിരുന്നാലുമോ كَارِهِينَ വെറുക്കുന്നവര്‍, തൃപ്തിപ്പെടാത്തവര്‍. 7:89 قَدِ ٱفْتَرَيْنَا عَلَى ٱللَّهِ كَذِبًا إِنْ عُدْنَا فِى مِلَّتِكُم بَعْدَ إِذْ نَجَّىٰنَا ٱللَّهُ مِنْهَا ۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَىْءٍ عِلْمًا ۚ عَلَى ٱللَّهِ تَوَكَّلْنَا ۚ رَبَّنَا ٱفْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِٱلْحَقِّ وَأَنتَ خَيْرُ ٱلْفَـٰتِحِينَ ﴾٨٩﴿ 'നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, നിന്നു അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിനു ശേഷം, ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയായിരിക്കും ചെയ്യുന്നത്. 'അതില്‍ മടങ്ങിവരുകയെന്നതു ഞങ്ങള്‍ക്കു (ഒരിക്കലും) പാടില്ലാത്തതാകുന്നു; ഞങ്ങളുടെ റബ്ബായ അല്ലാഹു (അങ്ങിനെ) ഉദ്ദേശിക്കുന്നതായാലല്ലാതെ. ഞങ്ങളുടെ റബ്ബ് അറിവു കൊണ്ടു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ ഉള്‍പെടുന്നു.] അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ (എല്ലാം) ഭരമേല്‍പിച്ചിരിക്കുന്നു. 'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കും, ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ യഥാര്‍ത്ഥപ്രകാരം നീ (തീരുമാനം വരുത്തി) തുറവി നല്‍കണേ! നീ തുറവി നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.' قَدِ افْتَرَيْنَا തീര്‍ച്ചയായും ഞങ്ങള്‍ കെട്ടിച്ചമച്ചു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം إِنْ عُدْنَا ഞങ്ങള്‍ മടങ്ങിയാല്‍ فِي مِلَّتِكُم നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, മതത്തിലേക്കു بَعْدَ ശേഷം إِذْ نَجَّانَا اللَّهُ ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തിയത്തിനു مِنْهَا അതില്‍ നിന്നു وَمَا يَكُونُ ആകുകയില്ല (പാടില്ല) لَنَا ഞങ്ങള്‍ക്കു أَن نَّعُودَ ഞങ്ങള്‍ മടങ്ങിവരല്‍ فِيهَا അതില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّهُ رَبُّنَا ഞങ്ങളുടെ റബ്ബായ അല്ലാഹു وَسِعَ വിശാലമായിരിക്കുന്നു رَبُّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍, അറിവു കൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ تَوَكَّلْنَا ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ افْتَحْ തുറന്നു (തുറവിയാക്കി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ قَوْمِنَا ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയിലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, ന്യായമനുസരിച്ചു وَأَنتَ നീയാകട്ടെ خَيْرُ الْفَاتِحِينَ തുറന്നു (തുറവിയാക്കി) തരുന്നവരില്‍ ഉത്തമനാകുന്നു. ശുഐബ് (عليه الصلاة والسلام) നബി അവരെ ഉപദേശിക്കുകയും സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോള്‍ ആ നാട്ടിലെ പ്രമാണിവര്‍ഗ്ഗം – അവരാണല്ലോ പൊതു ജനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍ – നല്‍കിയ മറുപടിയുടെ ആകെത്തുകയാണ് അല്ലാഹു ഉദ്ധരിക്കുന്നത്: ശുഐബേ, നിന്നെയും നിന്റെ അനുയായികളെയുമൊക്കെ ഈ നാട്ടില്‍നിന്ന് ഞങ്ങള്‍ പുറത്താക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ ഞങ്ങളുടെ മത മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വരുക. ഈ രണ്ടിലൊന്ന് കൂടിയേകഴിയൂ. അഥവാ നിങ്ങളുടെ മതം ഉപേക്ഷിച്ചു ഞങ്ങളുടെ മതം നിങ്ങള്‍ സ്വീകരിക്കാത്തപക്ഷം നിങ്ങളെ ഞങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കാതിരിക്കുകയില്ല എന്നര്‍ത്ഥം. സത്യവും, ന്യായവും കൈവശമില്ലാത്ത ഗര്‍വ്വിഷ്ടരായ പ്രമാണിവര്‍ഗ്ഗത്തിനു ഇതുപോലെയുള്ള ധിക്കാര വാക്കുകളും ഭീഷണികളുമല്ലാതെ മറ്റെന്താണ് പറയുവാനുള്ളത്?! ഈ ഭീഷണിക്ക് മുമ്പില്‍ പ്രവാചകനും സത്യവിശ്വാസികളും മുട്ടുകുത്തുമെന്നായിരിക്കും ആ വിഡ്ഢികളുടെ വിചാരം. അതേ സ്വരത്തിലല്ലെങ്കിലും ആ കണക്കുകൂട്ടലിനെ അടിയോടെ പിഴുതെറിയുന്ന മറുപടിയായിരുന്നു ശുഐബ് (عليه الصلاة والسلام) അങ്ങോട്ട്‌ നല്‍കിയത്. ഞങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം കൈവെടിഞ്ഞു നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കുകയാണല്ലോ നിങ്ങളുടെ ആവശ്യം. അതിന് ഞങ്ങള്‍ തയ്യാറില്ല. നിര്‍ബന്ധം കൊണ്ടോ ഭീഷണികൊണ്ടോ അക്കാര്യം സംഭവിക്കാനും പോകുന്നില്ല. നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കുക എന്നതിന്റെ അര്‍ത്ഥം, ഞങ്ങള്‍ ഇതുവരെ സ്വീകരിച്ച് വന്നത് അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കൃത്രിമമാര്‍ഗ്ഗമായിരുന്നുവെന്നാണല്ലോ നിങ്ങളുടേതുപോലെ കെട്ടിച്ചമക്കപ്പെട്ട മാര്‍ഗ്ഗമല്ല ഞങ്ങളുടേത്. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്തും സംഭവിക്കുമെന്നത് ശരി. പക്ഷെ, തല്‍ക്കാലം ഞങ്ങള്‍ ഞങ്ങളുടെ മതം കൈവിടുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ട. പിന്നെ, ഞങ്ങളെ നാട്ടില്‍ നിന്ന് നിങ്ങള്‍ പുറത്താക്കുമെന്നുള്ള ഭീഷണിയാണ് ബാക്കിയുള്ളത്. അതിനെപ്പറ്റി ഞങ്ങള്‍ക്കു ഭയമില്ല. കാരണം, അല്ലാഹു സര്‍വ്വജ്ഞനാണ്. ഞങ്ങളുടെ സര്‍വ്വകാര്യങ്ങളും ഞങ്ങള്‍ അവനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. അതില്‍ വേണ്ടുന്ന നടപടി അവന്‍ എടുത്തു കൊള്ളും. എന്നൊക്കെയാണ് ശുഐബ് (عليه الصلاة والسلام) പറഞ്ഞതിലടങ്ങിയ ആശയം. അവര്‍ ഭീഷണിക്കും അക്രമത്തിനും മുതിരുകയല്ലാതെ, സത്യാന്വേഷണത്തിനോ, വീണ്ടു വിചാരത്തിനോ തയ്യാറാകുമെന്ന പ്രതീക്ഷക്ക് വകയില്ലെന്ന് ശുഐബു (عليه الصلاة والسلام) കണ്ടു. അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു തീരുമാനമുണ്ടാക്കി കാര്യം കലാശിക്കണേ…..! ശുഐബ് (عليه الصلاة والسلام) നബിയില്‍ വിശ്വസിച്ചിരുന്ന ആളുകള്‍ സ്വാഭാവികമായും ശിര്‍ക്കിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു വന്നവരായിരുന്നു. പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പും അവര്‍ ശിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നു പൊതുവേ അറിയപ്പെട്ടതുമാണ്. എന്നിരിക്കെ, അദ്ദേഹത്തെയും സത്യവിശ്വാസികളെയും അഭിമുഖീകരിച്ചുകൊണ്ടു നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു മടങ്ങിവരണമെന്നു അവിശ്വാസികളും, ഞങ്ങള്‍ക്കു അതിലേക്കു മടങ്ങി വരുവാന്‍ നിവൃത്തിയില്ലെന്നു ശുഐബു (عليه الصلاة والسلام) നബിയും പറയുമ്പോള്‍, അദ്ദേഹവും ഒരിക്കല്‍ അവരുടെ ശിര്‍ക്കിന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെന്നു വരുന്നില്ലേ? എന്നു വല്ലവര്‍ക്കും തോന്നിയേക്കാം. പ്രവാചകത്വം ലഭിക്കും മുമ്പ് പ്രവാചകന്മാര്‍ ശിര്‍ക്കില്‍ അകപ്പെടാതെ അല്ലാഹു അവരെ കാത്തുരക്ഷിക്കുമെങ്കിലും അക്കാലത്തു അവര്‍ തങ്ങളില്‍ നിന്നും ഭിന്നമായ ഒരു മാര്‍ഗ്ഗമാണെന്നു അവരെപ്പറ്റി ജനങ്ങള്‍ കരുതി വരാറില്ല. പ്രവാചകത്വം ലഭിച്ച് തൗഹീദിന്റെ പ്രബോധനം ആരംഭിക്കുന്നതോടെയായിരിക്കും പ്രവാചകന്‍മാരുടെ മാര്‍ഗ്ഗവും ജനങ്ങളുടെ മാര്‍ഗ്ഗവും രണ്ടായി വേര്‍തിരിയുന്നത്. അപ്പോള്‍ മുതല്‍ക്കായിരിക്കും എതിര്‍പ്പും ശത്രുതയും ആരംഭിക്കുന്നതു. അതുവരെ പ്രവാചകന്‍മാരെ അവര്‍ ഒരു അന്യനായി ഗണിക്കാറില്ല. അവര്‍ക്കു പ്രത്യേകമായ ഒരു കര്‍മ്മ പദ്ധതി ആരംഭിക്കുന്നതു പ്രവാചകത്വം മുതല്‍ക്കായിരിക്കുമാല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥിതിയും അങ്ങിനെത്തന്നെയായിരുന്നു. ശിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളിലോ, ജാഹിലിയ്യാ ദുരാചാരങ്ങളിലോ ഒന്നും തന്നെ പ്രവാചകത്വത്തിനു മുമ്പും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പങ്കെടുക്കുകയുണ്ടായിട്ടില്ല. അക്കാരണത്താല്‍, ആരും തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഒരു പുതിയ മാര്‍ഗ്ഗക്കാരനായി ആക്ഷേപിച്ചിരുന്നതുമില്ല. പ്രവാചകത്വം സിദ്ധിച്ച് തൗഹീദിന്റെ പ്രബോധനം ആരംഭിച്ചപ്പോഴാണ് എതിര്‍പ്പുകള്‍ തലപൊക്കിയതും. മതത്തില്‍ ഭിന്നിപ്പുണ്ടാക്കി എന്നുള്ള ആരോപണം തുടങ്ങിയതുമെല്ലാം. 7:90 وَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ لَئِنِ ٱتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَـٰسِرُونَ ﴾٩٠﴿ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു അവിശ്വസിച്ചവരായ പ്രധാനികള്‍ പറയുകയും ചെയ്തു: "നിശ്ചയമായും, നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം, അപ്പോള്‍ നിങ്ങള്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കും." وَقَالَ പറയുകയും ചെയ്തു الْمَلَأُ പ്രധാനികള്‍ الَّذِينَ كَفَرُوا അവിശ്വസിച്ച مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു لَئِنِ اتَّبَعْتُمْ നിങ്ങള്‍ പിന്‍പറ്റിയെങ്കില്‍ شُعَيْبًا ശുഐബിനെ إِنَّكُمْ എന്നാല്‍ (അപ്പോള്‍) നിശ്ചയമായും നിങ്ങള്‍ إِذًا لَّخَاسِرُونَ നഷ്ടപ്പെട്ടവര്‍ തന്നെ. സത്യത്തിന്നെതിരില്‍ പ്രചാരണം നടത്തുന്നവരുടെ എല്ലാ കാലത്തുമുള്ള ഒരു പ്രചരണ മാര്‍ഗ്ഗമാണിതും. സത്യം സ്വീകരിച്ചവരെ ഭീഷണിക്കൊണ്ടും, നിര്‍ബ്ബന്ധം കൊണ്ടും പിന്‍മടക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, പൊതുജനങ്ങളെ അതില്‍നിന്നു തടഞ്ഞു നിറുത്തുവാന്‍വേണ്ടി ‘അതു സ്വീകരിച്ചു പോകരുത്, സ്വീകരിച്ചാല്‍ പിഴച്ചുപോകും. പുരോഗതിയും മോക്ഷവും നഷ്ടപ്പെടും’, എന്നിങ്ങിനെ പറഞ്ഞുപരത്തുക. ‘നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു മടങ്ങാത്തപക്ഷം ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്നു പുറത്താക്കു’മെന്ന ഭീഷണി മുഴക്കിയ വക്താക്കള്‍ ആ സമുദായത്തിലെ ഏറ്റവും കടുത്ത ധിക്കാരികളായിരുന്നുവെന്നും, ശുഐബി(عليه الصلاة والسلام) നെ പിന്‍പറ്റിയവര്‍ നഷ്ടക്കാരായിത്തീരുമെന്നു പ്രചാരണം നടത്തുന്നതില്‍ അവരല്ലാത്തവര്‍ക്കും പങ്കുണ്ടായിരുന്നുവെന്നുമാണു മനസ്സിലാകുന്നത്. കാരണം, ഭീഷണി മുഴക്കിയ പ്രധാനികളെപ്പറ്റി പറഞ്ഞപ്പോള്‍, അവരെ الَّذِينَ اسْتَكْبَرُوا (അഹംഭാവം നടിച്ചവര്‍) എന്നും, ശുഐബിനെ പിന്‍പറ്റിയാല്‍ നഷ്ടക്കാരാകുമെന്നു പറഞ്ഞ പ്രധാനികളെപ്പറ്റി പറഞ്ഞപ്പോള്‍ الَّذِينَ كَفَرُوا (അവിശ്വസിച്ചവര്‍) എന്നുമാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. 7:91 فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ ﴾٩١﴿ അപ്പോള്‍, അവര്‍ക്കു കഠിന കമ്പനം പിടിപെട്ടു. അങ്ങനെ, അവരുടെ വാസസ്ഥലത്തില്‍ അവര്‍ (കാലത്തു) കമിഴ്ന്നു വീണവരായി! فَأَخَذَتْهُمُ അപ്പോള്‍ അവരെ പിടികൂടി, അവര്‍ക്കു പിടിപെട്ടു الرَّجْفَةُ കഠിന കമ്പനം, കിടുകിടുക്കം, പ്രകമ്പനം فَأَصْبَحُوا അങ്ങനെ അവര്‍ (കാലത്തു) ആയി فِي دَارِهِمْ അവരുടെ വസതിയില്‍, ഭവനത്തില്‍ جَاثِمِينَ കമിഴ്ന്നു (മറിഞ്ഞു) വീണവര്‍. 7:92 ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَأَن لَّمْ يَغْنَوْا۟ فِيهَا ۚ ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَانُوا۟ هُمُ ٱلْخَـٰسِرِينَ ﴾٩٢﴿ ശുഐബിനെ വ്യാജമാക്കിയവര്‍ - അവര്‍ അവിടത്തില്‍ നിവസിച്ചിട്ടില്ലാത്തതു പോലെ (യായി)! (അതെ) ശുഐബിനെ വ്യാജമാക്കിയവര്‍ - അവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍! الَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ شُعَيْبًا ശുഐബിനെ كَأَن لَّمْ يَغْنَوْا അവര്‍ താമസിച്ചിട്ടില്ലാത്തപോലെ, ധന്യമായിരുന്നില്ലാത്തമാതിരി فِيهَا അതില്‍, അവിടത്തില്‍ الَّذِينَ كَذَّبُوا شُعَيْبًا ശുഐബിനെ വ്യാജമാക്കിയവര്‍ كَانُوا هُمُ അവര്‍ തന്നെയായിരുന്നു الْخَاسِرِينَ നഷ്ടപ്പെട്ടവര്‍. ഞങ്ങള്‍ക്കിടയില്‍ ഒരു തീരുമാനമുണ്ടാക്കിത്തരണേ എന്നു ശുഐബു (عليه الصلاة والسلام) പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ആ പ്രാര്‍ത്ഥന സ്വീകരിച്ചുകൊണ്ട് അല്ലാഹു ഉണ്ടാക്കിയ തീരുമാനമായി ഒരു രാത്രി പെട്ടെന്നു അതിഭയങ്കരമായ ഒരു പ്രകമ്പനം! രാത്രി സുഖമായി കിടന്നുറങ്ങിയ അവര്‍ പ്രഭാതം പുലര്‍ന്നപ്പോഴെക്കും തങ്ങളുടെ വസതികളില്‍ മറിഞ്ഞു വീണു ചത്തൊടുങ്ങി. മുമ്പ് ആ നാട്ടില്‍ അവരാരും താമസിച്ചിട്ടേയില്ലെന്നു തോന്നുമാറ് ഒന്നടങ്കം അവര്‍ നശിച്ചു. ശുഅബി(عليه الصلاة والسلام)നെ പിന്‍പറ്റുന്നവര്‍ നഷ്ടക്കാരായിരിക്കുമെന്നാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. പക്ഷെ, നഷ്ടക്കാരായതു യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെ. ശുഐബ് (عليه الصلاة والسلام) നബിയും സത്യവിശ്വാസികളും നേരത്തെത്തന്നെ രക്ഷപ്പെട്ടുവെന്നു പറയേണ്ടതില്ല. പൊതു ശിക്ഷ വരുമ്പോള്‍ അതിനു മുമ്പായി പ്രവാചകനേയും അനുയായികളെയും രക്ഷപ്പെടുത്തുക അല്ലാഹുവിന്റെ പതിവാണല്ലോ. മദ്-യന്‍കാര്‍ക്കു ബാധിച്ച ശിക്ഷയെപ്പറ്റി കഠിനമായ കമ്പനം الرَّجْفَةُ എന്നാണു ഇവിടെ പറഞ്ഞതു. സൂ: ഹൂദില്‍ അതിനെപ്പറ്റി ഘോരശബ്ദം الصَّيْحَةُ എന്നും പറഞ്ഞിരിക്കുന്നു. അപ്പോള്‍ അതിശക്തമായ ഒരു തരം പൊട്ടിത്തെറിയോ, ഭൂകമ്പമോ ആയിരിക്കും അതെന്നു കരുതാം. الله أعلم 7:93 فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَـٰلَـٰتِ رَبِّى وَنَصَحْتُ لَكُمْ ۖ فَكَيْفَ ءَاسَىٰ عَلَىٰ قَوْمٍ كَـٰفِرِينَ ﴾٩٣﴿ അപ്പോള്‍, അദ്ദേഹം അവരില്‍നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: 'എന്റെ ജനങ്ങളേ, തീര്‍ച്ചയായും, എന്റെ റബ്ബിന്റെ ദൗത്യങ്ങളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തന്നിട്ടുണ്ട്; നിങ്ങള്‍ക്കു ഞാന്‍ ഗുണം കാംക്ഷിക്കുക [ഉപദേശം നല്‍കുക]യും ചെയ്തു. എന്നിരിക്കെ, അവിശ്വാസികളായ ഒരു ജനതയുടെ പേരില്‍ ഞാന്‍ എങ്ങിനെ സങ്കടപ്പെടും?! [അതിനവകാശമില്ലല്ലോ.]' فَتَوَلَّىٰ അങ്ങനെ അദ്ദേഹം മാറി, തിരിഞ്ഞു عَنْهُمْ അവരെ വിട്ടു, അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചിട്ടുണ്ട് رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുകയും (ഉപദേശിക്കുകയും) ചെയ്തു فَكَيْفَ അപ്പോള്‍ എങ്ങിനെ آسَىٰ ഞാന്‍ സങ്കടപ്പെടും, വ്യസനപ്പെടും عَلَىٰ قَوْمٍ ഒരു ജനതയുടെ മേല്‍ كَافِرِينَ അവിശ്വാസികളായ. ഥമൂദു ഗോത്രം ഒന്നടങ്കം ശിക്ഷയില്‍പെട്ട് നശിച്ചപ്പോള്‍ സ്വാലിഹു (عليه الصلاة والسلام) നബി അവരെ നോക്കി പറഞ്ഞതായി 79-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെയുള്ള വാക്കുകള്‍ തന്നെയാണു ശുഐബ് (عليه الصلاة والسلام) അദ്ദേഹത്തിന്റെ ചത്തൊടുങ്ങിയ ജനതയെ നോക്കിയും പറഞ്ഞത്. സന്ദര്‍ഭവശാല്‍, രസകരമായ ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. സ്വാലിഹു (عليه الصلاة والسلام) നബി പറഞ്ഞതായി 79-ാം വചനത്തില്‍ കണ്ട വാക്കുകള്‍ അദ്ദേഹം തന്റെ മരണമടഞ്ഞ ജനങ്ങളെ നോക്കിപ്പറഞ്ഞതല്ലെന്നും, പൊതുശിക്ഷ ബാധിക്കുമ്പോള്‍ സ്വാഭാവികമായും ചിലരൊക്കെ അതില്‍നിന്നു രക്ഷപ്പെടാറുണ്ടെന്നും, അങ്ങിനെ രക്ഷപ്പെട്ടിരുന്ന ചിലരോടായിരുന്നു അദ്ദേഹം അതു പറഞ്ഞതെന്നുമൊക്കെ ചില ആളുകള്‍ പ്രസ്താവിച്ചതായി മുമ്പു പറഞ്ഞുവല്ലോ. അതു ശരിയല്ലെന്നും നാം അവിടെ ചൂണ്ടിക്കാട്ടി. എന്നാല്‍, അതേ കൂട്ടര്‍ – ആ പറഞ്ഞതു മറന്നുപോയതുകൊണ്ടോ എന്തോ എന്നറിഞ്ഞുകൂടാ – ഈ വചനത്തിന്റെ അര്‍ത്ഥം വിവരിക്കുന്ന കൂട്ടത്തില്‍ ഇങ്ങിനെ എഴുതുന്നു: ‘…. അവരുടെ അന്തസ്സു മാത്രമല്ല, സ്മാരകങ്ങള്‍കൂടി നശിച്ചുപോയി. ചുരുക്കത്തില്‍, അവിടെ അവര്‍ തീരെ നിവസിക്കുക തന്നെ ചെയ്തിട്ടില്ലാത്തപോലെയായിത്തീര്‍ന്നു.’ അപ്പോള്‍ പിന്നെ, നശിക്കാതെ ബാക്കിയാകുകയും സ്മരണ നില നിറുത്തുകയും ചെയ്ത ചില ആളുകളോടാണു ശുഐബു (عليه الصلاة والسلام) ഇതു പറഞ്ഞതെന്നുവെക്കുവാന്‍ തരമില്ലല്ലോ. സ്വാലിഹു (عليه الصلاة والسلام) നബിയുടെ ജനതയെക്കുറിച്ചു മാത്രം അങ്ങിനെ പറയുവാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു മനസ്സിലാകുന്നില്ല. വിഭാഗം - 12 7:94 وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّبِىٍّ إِلَّآ أَخَذْنَآ أَهْلَهَا بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَضَّرَّعُونَ ﴾٩٤﴿ ഒരു രാജ്യത്തിലും (തന്നെ) ഒരു നബിയെയും നാം അയച്ചിട്ടില്ല, അതിലെ ആള്‍ക്കാരെ ദുരിതവും, കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതെ; അവര്‍ താഴ്മ കാണിക്കുവാന്‍ വേണ്ടി. وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّبِيٍّ ഒരു നബിയെയും إِلَّا أَخَذْنَا നാം പിടിക്കാതെ أَهْلَهَا അതിന്റെ ആള്‍ക്കാരെ بِالْبَأْسَاءِ ദുരിതം കൊണ്ടു وَالضَّرَّاءِ കഷ്ടപ്പാടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി يَضَّرَّعُونَ അവര്‍ താഴ്മ കാണിക്കും. 7:95 ثُمَّ بَدَّلْنَا مَكَانَ ٱلسَّيِّئَةِ ٱلْحَسَنَةَ حَتَّىٰ عَفَوا۟ وَّقَالُوا۟ قَدْ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذْنَـٰهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٩٥﴿ പിന്നീടു, തിന്‍മയുടെ സ്ഥാനത്തു നാം നന്‍മയെ പകരമാക്കി. അങ്ങനെ, അവര്‍ അഭിവൃദ്ധിപ്പെട്ടു; അവര്‍ പറയുകയും ചെയ്തു: "നമ്മുടെ പിതാക്കളെ കഷ്ടാവസ്ഥയും, സന്തോഷാവസ്ഥയും ബാധിക്കുകയുണ്ടായിട്ടുണ്ട്. [അതുപോലെ നമുക്കും ബാധിച്ചുവെന്നു മാത്രം.]'. അപ്പോള്‍, അവര്‍ അറിയാത്ത വിധത്തില്‍ പെട്ടെന്നു അവരെ നാം പിടി(ച്ചു ശിക്ഷി)ച്ചു. ثُمَّ പിന്നെ بَدَّلْنَا നാം പകരമാക്കി مَكَانَ സ്ഥാനത്തു السَّيِّئَةِ തിന്‍മയുടെ الْحَسَنَةَ നന്‍മയെ حَتَّىٰ عَفَوا അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ وَّقَالُوا അവര്‍ പറയുകയും ചെയ്തു قَدْ مَسَّ ബാധിച്ചിട്ടുണ്ടു آبَاءَنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ الضَّرَّاءُ കഷ്ടപ്പാടു (കഷ്ടാവസ്ഥ) وَالسَّرَّاءُ സന്തോഷവും (സന്തോഷാവസ്ഥയും) فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അവര്‍ അറിയുന്നില്ല. പ്രവാചകന്‍മാരെ ധിക്കരിച്ച ചില സമുദായങ്ങളുടെ ചരിത്രം പ്രത്യേകം പ്രത്യേകം എടുത്തു വിവരിച്ച ശേഷം, കഴിഞ്ഞുപോയ പല സമുദായങ്ങളെപ്പറ്റി പൊതുവെയുള്ള ഒരു പ്രസ്താവനയാണിത്. പ്രവാചകന്‍മാര്‍ സത്യത്തിലേക്കു ക്ഷണിക്കുമ്പോള്‍ എതിര്‍പ്പും നിഷേധവും കൂടാതെ ഒരു സമുദായവും അതു സ്വീകരിക്കുവാന്‍ തയ്യാറാകാറില്ല. പക്ഷേ, അക്കാരണത്താല്‍ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചു നശിപ്പിക്കുക പതിവില്ല. ആദ്യം അവനില്‍ വിനയവും താഴ്മയും ഉണ്ടാക്കിത്തീര്‍ക്കുവാന്‍ വേണ്ടി അല്ലാഹു അവരുടെ ദേഹങ്ങളിലോ ധനത്തിലോ വല്ല കഷ്ടപ്പാടുകളും വഴി പരീക്ഷണം നടത്തും. അതില്‍ നിന്നു അവര്‍ പാഠം പഠിക്കാത്തപ്പോള്‍ തല്‍സ്ഥാനത്തു അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും നല്‍കി പരീക്ഷണം നടത്തും. ഈ അവസരത്തില്‍ നന്ദിക്കു പകരം നന്ദികേടും ധിക്കാരവുമായിരിക്കും അവരില്‍ നിന്നു പ്രകടമാകുക. സുഖദുഃഖങ്ങള്‍ നമുക്കുമാത്രമല്ല, മുമ്പുള്ളവര്‍ക്കും ഉണ്ടാകാറുള്ളതാണ്, അതു ലോകപ്രകൃതിയാണ്, അല്ലാതെ നമുക്കു പ്രത്യേകമായുള്ളതൊന്നുമല്ല എന്നൊക്കെയായിരിക്കും അവര്‍ പറയുക. ചുരുക്കത്തില്‍ തിന്‍മ ബാധിച്ചാലും നന്മ ബാധിച്ചാലും അതില്‍നിന്നു പാഠം പഠിക്കുകയില്ല. അങ്ങനെ, അഭിവൃദ്ധിയിലും സന്തോഷത്തിലും വിഹരിച്ചുകൊണ്ടിരിക്കെയായിരിക്കും ഓര്‍ക്കാപ്പുറത്തു അവര്‍ക്കു പെട്ടെന്നു ശിക്ഷകള്‍ വന്നു ഭവിക്കുന്നത്. അപ്പോള്‍, ഖേദിക്കും. പക്ഷേ, ഫലമുണ്ടാകയില്ല എന്നൊക്കെയാണു അല്ലാഹു പറഞ്ഞതിന്റെ സാരം. അല്ലാഹു തുടരുന്നു:- 7:96 وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَـٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَـٰكِن كَذَّبُوا۟ فَأَخَذْنَـٰهُم بِمَا كَانُوا۟ يَكْسِبُونَ ﴾٩٦﴿ (ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍, നാം അവര്‍ക്കു ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും 'ബര്‍ക്കത്തുകള്‍' [അനുഗ്രഹാഭിവൃദ്ധികള്‍] തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവര്‍ വ്യാജമാക്കുകയാണു ചെയ്തതു; അതിനാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു). وَلَوْ أَنَّ ആയിരുന്നെങ്കില്‍ أَهْلَ الْقُرَىٰ (ആ) രാജ്യക്കാര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയ്തു(വെങ്കില്‍) لَفَتَحْنَا നാം തുറക്കുക തന്നെ ചെയ്യും عَلَيْهِم അവര്‍ക്കു, അവരില്‍ بَرَكَاتٍ അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളര്‍ച്ചകളെ مِّنَ السَّمَاءِ ആകാശത്തു നിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും وَلَـٰكِن كَذَّبُوا എങ്കിലും അവര്‍ വ്യാജമാക്കി فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَكْسِبُونَ അവര്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും. സത്യവിശ്വാസം സ്വീകരിച്ചും അല്ലാഹുവിന്റെ വിധി വിലക്കുകള്‍ സൂക്ഷിച്ചും ജീവിക്കാത്തതു കൊണ്ടാണ് അവര്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കില്‍, ആകാശത്തു നിന്നു മഴ മുതലായ അനുഗ്രഹങ്ങളും, ഭൂമിയില്‍ നിന്നു ഉല്‍പന്നങ്ങളുടെ വര്‍ദ്ധനവു മുതലായ അനുഗ്രഹങ്ങളും അവര്‍ക്കു സുഭിക്ഷം ലഭിച്ചുകൊണ്ടു സുഖമായി കഴിയുമായിരുന്നുവെന്നു സാരം. അല്ലാഹു ചോദിക്കുന്നു:- 7:97 أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَـٰتًا وَهُمْ نَآئِمُونَ ﴾٩٧﴿ അപ്പോള്‍, തങ്ങള്‍ ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയില്‍ നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വരുന്നതിനെക്കുറിച്ചു (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയോ?! أَفَأَمِنَ അപ്പോള്‍ സമാധാനപ്പെട്ടിരിക്കുകയോ, നിര്‍ഭയമായോ أَهْلُ الْقُرَىٰ രാജ്യക്കാര്‍ أَن يَأْتِيَهُم അവര്‍ക്കു വരുന്നതിനെക്കുറിച്ചു, വന്നെത്തുന്നതു بَأْسُنَا നമ്മുടെ ഗൗരവം, ശൗര്യം, ഊക്കു, ശിക്ഷ بَيَاتًا രാത്രി വേളയില്‍, രാത്രിയിലെ ആക്രമണമായിട്ടു وَهُمْ അവരായിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍. 7:98 أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴾٩٨﴿ തങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ പൂര്‍വ്വാഹ്ന [ഇളയുച്ച] വേളയില്‍ തങ്ങള്‍ക്കു നമ്മുടെ ശിക്ഷ വരുന്നതിനെയും (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയാണോ?! أَوَأَمِنَ സമാധാനപ്പെടുകയും ചെയ്തുവോ (ചെയ്യുകയാണോ) أَهْلُ الْقُرَىٰ രാജ്യക്കാര്‍ أَن يَأْتِيَهُم അവര്‍ക്കു വരുന്നതിനെ بَأْسُنَا നമ്മുടെ ശിക്ഷ ضُحًى പൂര്‍വ്വാഹ്നത്തില്‍, ഇളയുച്ചക്കു وَهُمْ അവരായിരിക്കെ يَلْعَبُونَ അവര്‍ കളിച്ചുകൊണ്ടിരിക്കും. 7:99 أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَـٰسِرُونَ ﴾٩٩﴿ (അതെ) അപ്പോള്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ചു (ഭയപ്പെടാതെ) അവര്‍ സമാധാനപ്പെട്ടിരിക്കുകയോ?! എന്നാല്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച് (ഭയപ്പെടാതെ) നഷ്ടപ്പെട്ട ജനങ്ങളല്ലാതെ സമാധാനപ്പെട്ടിരിക്കുകയില്ല. أَفَأَمِنُوا അപ്പോള്‍ അവര്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായിരിക്കയോ مَكْرَ اللَّـهِ അല്ലാഹുവിന്റെ തന്ത്രത്തെ (ക്കുറിച്ചു) فَلَا يَأْمَنُ എന്നാല്‍ സമാധാനപ്പെടുക (ഭയപ്പെടാതിരിക്ക) യില്ല مَكْرَ اللَّـهِ അല്ലാഹുവിന്റെ തന്ത്രത്തെ إِلَّا الْقَوْمُ ജനങ്ങളല്ലാതെ الْخَاسِرُونَ നഷ്ടപ്പെട്ട, നഷ്ടക്കാരായ. അവിശ്വാസികളും ദുര്‍മ്മാര്‍ഗ്ഗികളുമായിരുന്ന പല രാജ്യക്കാരുടെയും സമുദായങ്ങളുടെയും അനുഭവങ്ങള്‍ മുമ്പു വിവരിച്ചല്ലോ. അതുപോലെയുള്ള ചില ശിക്ഷാ നടപടികള്‍ ഇവരിലും ഏതുസമയത്തും സംഭവിച്ചു കൂടായ്കയില്ലെന്ന് ഈ ജനങ്ങളും ഓര്‍മ്മിച്ചു കൊള്ളട്ടെ. ആ ചരിത്ര സംഭവങ്ങളില്‍ നിന്നു പാഠം പഠിക്കാതെ ഞങ്ങള്‍ക്കൊന്നും ബാധിക്കുകയില്ലെന്നു സമാധാനിച്ചു കൊണ്ടിരിക്കുന്നപക്ഷം, അതു വമ്പിച്ച നഷ്ടത്തിനു ഇടവരുത്തിയേക്കുമെന്ന് അല്ലാഹു അവിശ്വാസികളെ താക്കീതു ചെയുകയാണ്. തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും, തങ്ങള്‍ക്കു ആരോടും ഉത്തരം പറയേണ്ടതില്ലെന്നും കരുതുന്നവര്‍ മാത്രമേ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും ഭയപ്പെടാതെ നിര്‍ഭയരായിരിക്കയുള്ളു. ഹസന്‍ ബസ്വരീ (رحمه الله) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ട ഒരു വാക്യം വളരെ അര്‍ത്ഥവത്താകുന്നു: “സത്യവിശ്വാസി സല്‍പ്രവൃത്തികള്‍ ചെയ്യുന്നതു ഭയപ്പാടോടും പേടിയോടും കൂടിയായിര്‍ക്കും. തോന്നിയവാസി പാപങ്ങള്‍ ചെയ്യുന്നതു ഭയപ്പാടില്ലാതെ നിര്‍ഭയനായും കൊണ്ടായിരിക്കും.” 7. الأعراف - അല്‍ അഅ്റാഫ് സൂറത്തുല്‍ അഅ്റാഫ് : 01-25 സൂറത്തുല്‍ അഅ്റാഫ് : 26-39 സൂറത്തുല്‍ അഅ്റാഫ് : 40-53 സൂറത്തുല്‍ അഅ്റാഫ് : 54-64 സൂറത്തുല്‍ അഅ്റാഫ് : 65-84 സൂറത്തുല്‍ അഅ്റാഫ് : 85-99 സൂറത്തുല്‍ അഅ്റാഫ് : 100-126 സൂറത്തുല്‍ അഅ്റാഫ് : 127-141 സൂറത്തുല്‍ അഅ്റാഫ് : 142-162 സൂറത്തുല്‍ അഅ്റാഫ് : 163-181 സൂറത്തുല്‍ അഅ്റാഫ് : 182-206 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
"നിന്റെ മുരടൻ സ്വഭാവം കൊണ്ട് കുട്ടി പേടിച്ചിണ്ടാവും."കാർത്തി "ഓ നിന്റെ പിന്നെ നല്ലതല്ലേ"അഭി "നീ പോയെടാ"കാർത്തി. "അങ്ങനെ ഒന്നും ഞാൻ പോവുല്ല.ഇതെന്റെ ക്യാബിൻ ആണ്"അഭി "എന്ന നീ അവിടെ നിന്നോ."കാർത്തി. "നിങ്ങളൊന്ന് നിർത്തൂ."ചിക്കു "ഞാൻ നിർത്തി."കാർത്തി "ഞാനും"അഭി "എന്ന ഞാനും"മാളു ചിരിച്ചോണ്ട് പറഞ്ഞു. "നീ ആള് കൊള്ളാലോടി കാന്താരി"കാർത്തി "എന്റെയല്ലേ അനിയത്തി.അങ്ങനെ വരാതിരിക്കോ"ചിക്കു "നിന്റെ അനിയത്തിയാണോ ഇവള്"കാർത്തി "അതേലോ"ചിക്കു അപ്പോഴാണ് ഡോർ തുറന്ന് അവരുടെ ചങ്കായ ഷാഹി അകത്തേക്ക് വന്നേ. "ഡാ കാർത്തി നിന്റെ കല്യാണം കഴിഞ്ഞോ. കുട്ടിയും ആയോ.അയ്യോ എന്റെ ഒരു ബിരിയാണി പോയല്ലോടാ.ചങ്കണത്രേ ചങ്ക്.ഒന്നെന്ന് വിളിക്കാ. എവിടെല്ല"ഷാഹി "ഇത് എന്തിന്റെ കുഞ്ഞാടാ"ചിക്കു "ദേ കൊച്ചേ ഇവന്റെ കെട്ടിയോളന്നൊന്നും ഞാൻ നോക്കുലട്ടാ നല്ലത് തരും ഞാൻ."ഷാഹി. "ഡാ പൊട്ടാ നീ ഒന്ന് മിണ്ടാതിരി. ഞാനൊന്ന് പറയട്ടെ. നീയൊക്കെ എങ്ങനെയാടാ ഡോക്ടറായെ."അഭി "Same doubt എനിക്കുണ്ട്"ഷാഹി "ഇവനെക്കൊണ്ട്"അഭി തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. "ഡാ ഷാഹി മുത്തേ. ഇതാണ് ഞങ്ങൾ പറഞ്ഞ ചിക്കു.ഇതവളടെ അനിയത്തിയാണ്"കാർത്തി ചിക്കുനേം മാളുനേം ചൂണ്ടി പറഞ്ഞു. "ഓഹ് ഇപ്പോഴാ സമാധാനയെ.എന്റെ ബിരിയാണി മിസ്സ് ആയില്ലല്ലോ.എനിവേ ഞാൻ ഷാഹിൽ മുഹമ്മദ്.ഇവിടെ ന്യൂറോളജി ഡിപാർട്മെന്റിൽ ഡോക്ടർ ആണ്"ഷാഹി ചിക്കുന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. "ഇങ്ങളായിരുന്നോ അത്.ഷാഹിക്കാനെ കാണാൻ കൂടി വേണ്ടിയാ വന്നേ.ഇനിയൊരാളെ കൂടെ കാണണം സത്യേട്ടനെ. Where is he"ചിക്കു "അവൻ ഒരു സർജറിയുണ്ട് ഇപ്പൊ.അപ്പൊ ഓപ്പറേഷൻ തീയേറ്ററിലാണ്"കാർത്തി "ശേ... ഇന്നും ആളെ കാണാൻ പറ്റിയില്ല."ചിക്കു "ടൈം ആയിട്ടുണ്ടാവില്ലാ. എന്തായാലും വഴിയേ കാണാം. അല്ലെടി നീയെന്താ സ്പെക്‌സ് വെച്ചിരിക്കണേ"കാർത്തി "ഞാനും ചോദിക്കണം കരുതി."അഭി "കണ്ണു കാണില്ലായിരിക്കും ലെ"ഷാഹി "എംടെ കണ്ണിനൊരു കുഴപ്പില്ലാ. തലവേദനക്കാ സ്പെക്‌സ് വെച്ചേ."ചിക്കു ഷാഹിന നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "ഡി ചേച്ചികുട്ടിയെ കോലുമിട്ടായി വേണം"മാളു "പോവുമ്പോ വെടിച്ചു തരാം കാന്താരി"സ്നേഹ "അതു വേണ്ട എനിച്ചിപ്പൊ വേണം"മാളു "നല്ല മോളല്ലേ.ചേച്ചി പോവുമ്പോ വാങ്ങി തരാവേ"ചിക്കു മാളുനെ നോക്കി പറഞ്ഞു "മാളുസിന് ഞാൻ വാങ്ങി തരാവേ"കാർത്തി മാളുനെ എടുത്തോണ്ട് പറഞ്ഞു. "അതൊന്നും വേണ്ട കാർത്തി ഏട്ടാ. ഞാൻ പോവുമ്പോ വാങ്ങി കൊടുത്തോളാം"ചിക്കു "അതെങ്ങനെ ശെരിയാവും.നീ എന്റെ അനിയത്തി കുട്ടിയാണ്.അപ്പൊ ഇവരും എന്റെ അനിയത്തികുട്ടി ആണ്.അപ്പൊ നിങ്ങൾ ഇവിടെ നിക്ക് ഞങ്ങൾ പോയി കോലുമിട്ടായി വാങ്ങിച്ചിട്ട് വരാം ലെ മാളുസേ"കാർത്തി ചിരിച്ചോണ്ട് പറഞ്ഞു. "എടാ എന്ന എനിക്കും ഒന്ന്"ഷാഹി "എന്ന എനിക്കും"അഭി "എന്ന പിന്നെ ഞങ്ങൾക്കും"ചിക്കു (എനിക്കൂടെ കൊണ്ടുവരണെ'ലെ പൂമ്പാറ്റ) ഇതൊക്കെ എന്തിന്റെ കുഞ്ഞേഡെയ്‌ എന്ന ലുക്ക് ആണ് കാർത്തിക്ക്. "അല്ലാ ഞാൻ പോയി ചോദിച്ചാൽ ആ കാന്റീനിലെ ആള് എന്നെ ഒരു നോട്ടം നോക്കും .അതോണ്ടാ"ഷാഹി ഇളിച്ചോണ്ട് പറഞ്ഞു. "ഓ വാങ്ങിച്ചോണ്ട് വരാം"കാർത്തി. അങ്ങനെ കാർത്തി മാളുനേം കൊണ്ട് പോയി. ~~~~~~~~~ "അല്ലാ മാളൂട്ടി മോൾടെ അച്ഛനും അമ്മയൊക്കെയെവിടെ"കാർത്തി "അവരൊക്കെ കുഞ്ഞാവെടെ അടുത്താ"മാളു സ്‌തേതസ്കോപ്പിൽ കളിച്ചോണ്ട് പറഞ്ഞു. "ആണോ.മോൾക്ക് ആരെയാ കൂടുതൽ ഇഷ്ടം.അച്ഛനെയോ അമ്മയെയോ"കാർത്തി "എനിച്ചേ എനിച്ചുണ്ടല്ലോ ശ്രീയേച്ചിനെ ആണ് കൂടുതലിഷ്ടം"മാളു കൊഞ്ചി കൊണ്ട് പറഞ്ഞു. "നീയാള് കൊള്ളാലോടി കാന്താരി."കാർത്തി അതിൻവൾ ചിരിച്ചു കൊടുത്തു.നല്ല നിഷ്കളങ്കമായ ചിരി. "ചേട്ടാ ഒരു പത്തു ലോലിപോപ്പ് ഇങ്ങെടുത്തേരെ"കാർത്തി കാന്റീനിലെ ചേട്ടനോട് പറഞ്ഞു. "ആർക്കാ മോനെ ഇത്രെയും " "ദേ ഈ കാന്താരിക്കാ ചേട്ടാ"കാർത്തി ആ ചേട്ടനോട് പറഞ്ഞു "എനിച്ചു മാത്രല്ല.ശ്രീയേച്ചിക്കും സ്നേയേച്ചിക്കും ആ രണ്ടു ഡോട്ടർമാർക്കും വേണ്ടേ."മാളു "ആ അവർക്ക് കൊടുക്കാട്ടോ"കാർത്തി മാളുനോടായി പറഞ്ഞു. "ഇതാരുടെ കൊച്ചാണ് മോനെ" "ഫ്രണ്ടിന്റെ അനിയത്തി കുട്ടിയാ"കാർത്തി. "ആഹാ" "എന്ന ശെരി ചേട്ടാ"കാർത്തി അതും പറഞ്ഞു അവിടുന്ന് തിരിച്ചു. "നീയെന്നെ നാണം കെടുത്തിയേനെലോടി കാന്താരി"കോലുമിട്ടായി ഉറുഞ്ചി കൊണ്ടിരിക്കുന്ന മാളുനോടായി കാർത്തി പറഞ്ഞു. "കാർത്തി..." അവർ തിരിച്ചു നടന്നു വരുമ്പോഴാണ് കാർത്തിയെ പുറകിൽ നിന്നാരോ വിളിച്ചേ.ആരാന്ന് നോക്കവേ. "ആ നീയോ.ഞാൻ പേടിച്ചല്ലോടാ"കാർത്തി. സത്യയാണ് കാർത്തിയെ വിളിച്ചേ.ഓപ്പറേഷൻ തീയേറ്ററിൽ മുന്നിൽ വെച്ചാണ് വിളിച്ചേക്കുന്നേട്ടോ. "അല്ലേടാ ഇതാരുടെ കൊച്ചാണ്."സത്യ "ഇതു ചിക്കുന്റെ അനിയത്തിയാണ് മാളുസ്‌."കാർത്തി. "വാ മോളെ"സത്യ കൈ നീട്ടിക്കൊണ്ട് വിളിച്ചു. അവനെന്തോ ആ കുട്ടിയെ വല്യ ഇഷ്ടായി.മാളു അവന്റലിക്ക് പോവുകയും ചെയ്തു. "നല്ല ക്യൂട്ട് കൊച്ചല്ലേ"സത്യ "അഹ്‌ടാ. കാന്താരിയാണ്"കാർത്തി. "ഡോക്ടാർടേം തരോ"മാളു സത്യടെ കഴുത്തിലെ സ്‌തേതസ്കോപ്പിൽ പിടിച്ചോണ്ട് ചോദിച്ചു. "ഇനി അവൻറേം വേണോ"കാർത്തി "ആ വേണം.തരോ ഡോക്ടറെ"മാളു കൊഞ്ചിക്കൊണ്ട് ചോദിച്ചു. "തരാലോ"സത്യ അതും പറഞ്ഞു സ്‌തേത് എടുത്ത് മാളുന്റെ കഴുതിലിട്ടു കൊടുത്തു. "നല്ല ഡോക്ടർ"അതും പറഞ്ഞു മാളു സത്യടെ കവിളിൽ ഒരു.മുത്തം കൊടുത്തു. "ഡാ പിന്നെ നിന്നെ ചിക്കു കാണണം പറഞ്ഞായിരുന്നു.അപ്പൊ നീ തീയേറിലാ പറഞ്ഞായിരുന്നു. കഴിഞ്ഞോ സർജറി"കാർത്തി "അഹ് കഴിഞ്ഞേടാ.എനിക്കും കാണണം നിങ്ങടെ that കാന്താരിയെ."സത്യ. "എന്ന വാ"കാർത്തി. അവർ പോവാൻ നിക്കുമ്പോഴാണ് പൃ nurse വന്ന് സത്യയെ വിളിച്ചേ.ഓപ്പറേഷൻ ചെയ്താ patient എന്തോ പറ്റിക്കുന്നു. പറഞ്ഞ്. "ഡാ നീ. മോളെകൊണ്ട് ചെല്ല്.ഞ്ഞം അതുകഴിഞ്ഞിട്ടു വരാം."സത്യ. "ശെരിടാ നീ ചെല്ലു."കാർത്തി മാളുന്റെ കഴുത്തിൽ നിന്ന് അവന്റെ സ്‌തേത് എടുത്ത കൊടുത്തോണ്ട് പറഞ്ഞു. അങ്ങനെ അവർ തിരിച്ചു കാബിനിലേക്ക് തന്നെ വന്നൂട്ടോ ~~~~~~~~~ "അഹ് നിങ്ങൾ വന്നോ"ചിക്കു "Where is my കോലുമിട്ടായി"ഷാഹി. "ഓ ഇന്നാ പിടിച്ചോ നിങ്ങടെ കോലുമിട്ടായി"കാർത്തി ടെബ്‌ളിന്റ് മോളിൽ വെച്ചോണ്ട് പറഞ്ഞു. "നിങ്ങൾ മാളുനെക്കാളും കഷ്ടലോ."കാർത്തി. "എനിച്ചേ ഡോക്ടർ ഈ സാധനം തന്നല്ലോ"മാളു കഴുത്തിലെ കാർത്തിടെ സ്‌തേത് തൊട്ട് കൊണ്ട് പറഞ്ഞു. "ഏത് ഡോക്ടർ."ചിക്കു "മറ്റേ ഡോക്ടർ.വരുമ്പോ കണ്ടില്ലേ.അത്"മാളു "സത്യയെ പറയണേ.വരുമ്പോ കണ്ടായിരുന്നു.ഇങ്ങോട്ട് വരാൻ നിന്നതാ. പക്ഷെ തിരിച്ചു എന്തോ അർജെന്റെ ആയി പോയി."കാർത്തി. "ഇതിപ്പോ ഉടൻ പണത്തിൽ സ്ക്രാച് ചെയ്യുമ്പോൾ sorry better luck next time പോലെയാണല്ലോ.എനിക്ക് അങ്ങേരെ കാണാൻ ."ചിക്കു. "അതും ശെരിയാ"അഭി. പിന്നെ അവര് അച്ചുനും പാറുനേം സനുനേം ഒക്കെ വീഡിയോ കാൾ ചെയ്തു.പിന്നെ അവരെ പോവാൻ കണ്ണൻ വിളിച്ചപ്പോഴാണ് തിരിച്ചു പോയേ. ~~~~~~~~~ (ചിക്കു) ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വണ്ടിയിൽ കേറിട്ടോ. വീട്ടിലേക്കുള്ളത്. എന്റെ ചിന്ത ഫുൾ ആ കലിപ്പനെ കുറിച്ചും ഡോക്ടർ സത്യയെ കുറിച്ചുമാണ്.ഇനി രണ്ടുപേരും same ആയിരിക്കോ.ഏയ് ആയിരിക്കില്ല.കാരണം. ഞാൻ ഹോസ്പിറ്റലിലേക്ക് വരുമ്പോ കലിപ്പൻ ഹോസ്പിറ്റലിൽ നിന്ന് പോവുവയിരുന്നു.പക്ഷെ സത്യ ഡോക്ടർ അപ്പൊ സർജറി ചെയ്യാൻ ഓപ്പറേഷൻ തീയേറ്ററിലും. അപ്പൊ രണ്ടാളും രണ്ടാണ്.പിന്നെ ഇവരൊക്കെ പറഞ്ഞത് വെച്ച് നോക്കുവാണേൽ സത്യ ഡോക്ടർ ആളൊരു പാവമാണ്.കലിപ്പാനോന്നും അല്ലാ.മറ്റേ കലിപ്പനാണെലോ ജനിച്ചത് തന്നെ കലിപ്പിലാണ് തോന്നുന്നു. ആ എന്തായാലും എനിക്കിപ്പോ എന്താലെ . അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു വീടെത്തി......തുടരും………..........
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : സി ബി ആർ എം ‘ദി 100 വേവ്സ് ഓഫ് ഫൺ ‘ എന്നപേരിൽ ചാവക്കാട് സൈക്കിൾ ക്ലബ്ബ് സംഘടിപ്പിച്ച 100 കിലോമീറ്റർ റൈഡ് 7 മണിക്കൂർ കൊണ്ട് 124 പേർ പൂർത്തീകരിച്ചു. 2016 ൽ ഏഴുപേർ ചേർന്നു രൂപീകരിച്ച ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഇന്ന് മുന്നൂറിലധികം പേർ അംഗങ്ങളാണ്. ചാവക്കാട് നിന്ന് അഴീക്കോട് മുനമ്പം വരെയും തിരിച്ചു ചാവക്കാട്ടേക്കും ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. 11 വയസുകാരിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന അന്നപൂർണ യും 77 വയസ്സുകാരനായ ജോസേട്ടനും റൈഡിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തീകരിച്ചവരിൽ ഉൾപ്പെടും. പി എസ് സി ചെയർമാൻ അഡ്വക്കേറ്റ് എം കെ സക്കീർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. റോണി പുലിക്കോടൻ സ്വാഗതവും ജലാൽ കെ നന്ദിയും പറഞ്ഞു. ഡോക്ടർ സജിനാസ്, ഷംസുദ്ദീൻ, ഖലീൽ സമാൻ, ഫിറോസ് പി വി, അഷറഫ് തൊഴിയൂർ, മുനീർ അബ്ദുല്ല, ഡോക്ടർ സി വി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കൂടുതൽ വിശദമായ ഉത്തരം, കാപ്പിക്കുരു, കൊക്കോ, ചായ ഇലകൾ, മറ്റ് കഫീൻ അടങ്ങിയ പദാർത്ഥങ്ങൾ എന്നിവയിൽ നിന്ന് കഫീൻ നീക്കം ചെയ്യുന്ന പ്രവർത്തനമാണ് ഡീകഫീനേഷൻ. യഥാർത്ഥത്തിൽ മൂന്ന് പ്രധാന ഡീകഫീനേഷൻ രീതികളുണ്ട്: സ്വിസ് ജലപ്രക്രിയ, CO2 പ്രക്രിയ, മെത്തിലീൻ ക്ലോറൈഡ് പ്രക്രിയ, എഥൈൽ അസറ്റേറ്റ് പ്രക്രിയ. ഓരോ ഡീകഫീനേഷൻ പ്രക്രിയയിലൂടെയും നമുക്ക് പോകാം: 1) സ്വിസ് വാട്ടർ ഡികാഫ് പ്രോസസ് (SWP) 1980-കളിൽ സ്വിറ്റ്സർലൻഡിൽ വികസിപ്പിച്ചെടുത്ത സ്വിസ് വാട്ടർ പ്രോസസ് ഒരു രാസ രഹിത ജലപ്രക്രിയയാണ്. പച്ച (അസംസ്കൃത) കാപ്പിക്കുരു വെള്ളത്തിൽ മുക്കി, ആവശ്യമുള്ള കോഫി ഘടകങ്ങളാൽ പൂരിത വെള്ളം ഉപയോഗിച്ച് കഫീൻ വേർതിരിച്ചെടുക്കുന്നു, അതുവഴി ഡികഫീനേഷൻ പ്രക്രിയയിൽ കോഫി ഓയിലുകളും സുഗന്ധങ്ങളും വേർതിരിച്ചെടുക്കുന്നത് കുറയ്ക്കുന്നു. ഇതിനർത്ഥം കഫീൻ വേർതിരിച്ചെടുക്കുന്നു, പക്ഷേ സ്വാദല്ല. ഈ സ്റ്റീമിംഗ് പ്രക്രിയയ്ക്ക് 8 മുതൽ 10 മണിക്കൂർ വരെ എടുക്കും, കൂടാതെ ഡികാഫ് ബാച്ചിനെ വിവിധ നീരാവി കുളങ്ങളിലേക്ക് മാറ്റുന്നത് ഉൾപ്പെടുന്നു. സ്വിസ് വാട്ടർ പ്രോസസ് ഉപയോഗിച്ച് ഡീകഫീൻ ചെയ്ത പ്രീമിയം, ഉയർന്ന ഗ്രേഡ് കോഫി ബീൻസ് മാത്രമേ Decadent Decaf ഉപയോഗിക്കുന്നത്. 2) CO2 ഡികാഫ് പ്രക്രിയ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കുർട്ട് സോസൽ ആണ് CO2 രീതി വികസിപ്പിച്ചെടുത്തത്. ശാസ്ത്രത്തിൽ, ഇതിനെ സൂപ്പർക്രിട്ടിക്കൽ ഫ്ലൂയിഡ് എക്സ്ട്രാക്ഷൻ എന്ന് വിളിക്കുന്നു. അടിസ്ഥാനപരമായി, ബീൻസ് ഏകദേശം 10 മണിക്കൂർ കാർബൺ ഡൈ ഓക്‌സൈഡിൽ (തിളങ്ങുന്ന വെള്ളത്തിലെ അതേ വാതകം) മുക്കി വെച്ചാണ് പ്രക്രിയ ആരംഭിക്കുന്നത്. ചില റോസ്റ്ററുകൾ ഇതിനെ സ്പാർക്ക്ലിംഗ് വാട്ടർ ഡികാഫ് പ്രോസസ് എന്ന് വിളിക്കുന്നു, എന്നാൽ ഇത് കൃത്യമല്ലെന്നും അവർ CO2 പ്രോസസ്സ് എന്ന ശരിയായ പദം ഉപയോഗിക്കണമെന്നും ഞങ്ങൾ കരുതുന്നു. നന്നായി കുതിർത്തതിനുശേഷം, അലിഞ്ഞുചേർന്ന കഫീൻ അടങ്ങിയിരിക്കുന്ന മർദ്ദത്തിലുള്ള CO2 അന്തരീക്ഷമർദ്ദത്തിലേക്ക് മടങ്ങുകയും CO2 ബാഷ്പീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്ന അറയിൽ നിന്ന് നീക്കം ചെയ്യുന്നു. ചാർക്കോൾ ഫിൽട്ടറുകൾ ഉപയോഗിച്ച് കഫീൻ നീക്കം ചെയ്യാൻ ഇത് അനുവദിക്കുന്നു. 3) മെത്തിലീൻ ക്ലോറൈഡ് ഡീകഫീനേറ്റഡ് കോഫി പ്രോസസ് (എംസിപി) മെത്തിലീൻ ക്ലോറൈഡ് സോൾവെന്റ് ഡീകഫീനേഷൻ കാപ്പി ഡീകഫീനേറ്റ് ചെയ്യുന്നതിനുള്ള പഴയ രീതിയാണ്, ഇപ്പോഴും ആഗോളതലത്തിൽ ഭൂരിഭാഗം കാപ്പിയും ഡികഫീൻ ചെയ്യപ്പെടുന്നു. നിങ്ങൾ ഡീകഫീൻ ചെയ്ത തൽക്ഷണ കോഫി കുടിക്കുമ്പോൾ, അത് മിക്കവാറും മെത്തിലീൻ ക്ലോറൈഡ് ലായക പ്രക്രിയ ഉപയോഗിച്ച് ഡീകഫീൻ ചെയ്യപ്പെടും. അതുപോലെ, പാക്കറ്റിൽ വറുത്ത കാപ്പി എങ്ങനെയാണ് കഫീൻ നീക്കം ചെയ്തതെന്ന് പരാമർശിച്ചിട്ടില്ലെങ്കിൽ, അത് എംസിപി ആയിരിക്കുമെന്ന് ഉറപ്പാണ്. മെത്തിലീൻ ക്ലോറൈഡ് ദ്രാവക രൂപത്തിലുള്ള നിറമില്ലാത്ത രാസ ലായകമാണ്, 104 ° F തിളയ്ക്കുന്ന പോയിന്റും അല്പം മധുരമുള്ള സുഗന്ധവും. പെയിന്റ് റിമൂവറും ഹെയർ സ്പ്രേയും ഉൾപ്പെടെ ഒന്നിലധികം ഉപയോഗങ്ങളുള്ള ഒരു രാസ ലായകമാണിത്. മെത്തിലീൻ ക്ലോറൈഡ് ഡീകഫീനേറ്റഡ് കോഫി ഇനിപ്പറയുന്ന രീതിയിൽ നിർമ്മിക്കുന്നു: ആദ്യം, കാപ്പിക്കുരു നീരാവി ഉപയോഗിച്ച് ചികിത്സിക്കുന്നു, കാപ്പിക്കുരു അകത്തെ കാപ്പിക്കുരിൽ നിന്ന് കാപ്പിക്കുരുവിന്റെ പുറംഭാഗത്തേക്ക് വലിച്ചെടുക്കുന്നു. മെത്തിലീൻ ക്ലോറൈഡ് ബീൻസിൽ നേരിട്ട് പ്രയോഗിക്കുന്നു. ഒരു രാസ ലായകമെന്ന നിലയിൽ, MC കഫീൻ നീക്കം ചെയ്യുന്നു. ബാക്കിയുള്ള ലായകത്തെ പുറന്തള്ളാൻ കാപ്പിക്കുരു വീണ്ടും നീരാവി പ്രയോഗിക്കുന്നു. അവസാനം, ബീൻസ് ഉണക്കി വറുക്കുന്നു, ഇത് രാസ ലായകത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. ബ്രൂ ചെയ്ത കോഫിയിൽ അവശേഷിക്കുന്ന മെത്തിലീൻ ക്ലോറൈഡിന്റെ അളവ് ദശലക്ഷത്തിൽ ഒരു ഭാഗത്തിൽ കുറവായിരിക്കും. 4) എഥൈൽ അസറ്റേറ്റ് ഡീകഫീനേറ്റഡ് കോഫി പ്രോസസ് (EA) എഥൈൽ അസറ്റേറ്റ് (ഇഎ) ഡികാഫ് പ്രക്രിയയാണ് കൂടുതൽ പ്രചാരത്തിലുള്ള പുതിയ ഡീകഫീനേഷൻ പ്രക്രിയ, ഇതിനെ പലപ്പോഴും “ഷുഗർ കെയ്ൻ ഡികാഫ്” എന്ന് വിളിക്കുന്നു, ലളിതമായി പറഞ്ഞാൽ, എഥൈൽ അസറ്റേറ്റ് ഡികാഫ് രീതി പ്രകൃതിദത്ത ലായകമായ എഥൈൽ അസറ്റേറ്റ് ഉപയോഗിച്ച് കാപ്പിക്കുരു ഡീകാഫിനേറ്റ് ചെയ്യുന്നു. കരിമ്പ്, ആപ്പിൾ, ബ്ലാക്ക്‌ബെറി എന്നിവ പോലെ പാകമാകുന്ന സസ്യജാലങ്ങളിൽ പ്രകൃതിദത്തമായി കാണപ്പെടുന്നതിനാൽ ഈഥൈൽ അസറ്റേറ്റ് മറ്റ് രാസവസ്തുക്കളേക്കാൾ “സ്വാഭാവികം” ആണെന്ന് ചിലർ കാണുന്നു. അതിനാൽ, ഈ ലായകം പ്രകൃതിയിൽ സംഭവിക്കുന്നതിനാൽ, ഇത് പലപ്പോഴും “സ്വാഭാവികമായി” ഡീകഫീനേറ്റഡ് അല്ലെങ്കിൽ “ഷുഗർ കെയ്ൻ ഡികാഫ്” ആയി വിപണനം ചെയ്യപ്പെടുന്നു, കാരണം എഥൈൽ അസറ്റേറ്റ് സാധാരണയായി പഞ്ചസാരയുടെ ഉൽപ്പാദന സമയത്ത് കരിമ്പിന്റെ അഴുകലിൽ നിന്ന് ഒരു ഉപോൽപ്പന്നമായി ലഭിക്കുന്നു. പക്ഷേ, വിവിധ ശാസ്ത്ര സ്രോതസ്സുകൾ അനുസരിച്ച് (ഉറവിടം: കോഫി രഹസ്യാത്മകം), പ്രകൃതിദത്ത എഥൈൽ അസറ്റേറ്റ് ശേഖരിക്കുന്നതിനുള്ള ചെലവ് കാരണം, ഡീകഫീനേഷനായി ഉപയോഗിക്കുന്ന രാസവസ്തു യഥാർത്ഥത്തിൽ കൃത്രിമമാണ്. കാരണം, എഥൈൽ ആൽക്കഹോൾ, അസറ്റിക് ആസിഡ് എന്നിവ ഉപയോഗിച്ച് എഥൈൽ അസറ്റേറ്റ് കൂടുതൽ താങ്ങാവുന്ന വിലയിൽ ഉത്പാദിപ്പിക്കാം, ഇവ രണ്ടും സ്വാഭാവിക ചേരുവകളിൽ നിന്നും പെട്രോളിയം ഡെറിവേറ്റീവുകളിൽ നിന്നും സാധാരണയായി ഉത്പാദിപ്പിക്കപ്പെടുന്നു. ആദ്യം, കാപ്പിക്കുരു ആദ്യം വെള്ളത്തിൽ കുതിർത്ത ശേഷം കാപ്പിക്കുരു കോശങ്ങൾ വികസിപ്പിക്കുന്നതിനായി ആവിയിൽ വേവിക്കുന്നു. അതിനുശേഷം, പച്ച പയർ എഥൈൽ അസറ്റേറ്റ് ലായനിയിൽ കുതിർക്കുകയും കഴുകുകയും ചെയ്യുന്നു, ഇത് കഫീനെ ആകർഷിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നു. എഥൈൽ അസറ്റേറ്റ് കഴുകിയ ശേഷം, കാപ്പി കഴുകി ഉണക്കി ഷിപ്പിംഗിനായി പായ്ക്ക് ചെയ്യുന്നു.
ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം ഈ എസ് ആർ നെ കുറിച്ചാണ്. എന്താണ് ഈ എസ് ആർ? നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് ടെസ്റ്റ്‌ നോക്കാത്തതായി ആരും കാണുകയില്ല. അല്ലേ? ലാബിൽ പോയി കഴിഞ്ഞാൽ ഇ.എസ്.ആർ നോക്കണം എന്ന് പറയും. അവർ ഒരു പറഞ്ഞുതരും. എന്താണ് ഇതിൻറെ അർത്ഥം? എന്തിനാണ് ഇത് ചെയ്യുന്നത്? എങ്ങനെയാണ് ചെയ്യുന്നത്? ഈ കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ വിഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്. ഈ.എസ്. ആർ ന്റെ പ്രത്യേകത എന്താണെന്നുവെച്ചാൽ എവിടെ വേണമെങ്കിൽ നമുക്ക് ഇത് ചെയ്യാവുന്നതാണ്. കുറച്ച് ബ്ലഡ് എടുത്തിട്ട് ട്യൂബിൽ വെച്ച് കഴിഞ്ഞാൽ നമുക്ക് ഈ എസ് ആർ എത്രയാണെന്ന് വളരെ കൃത്യമായി അറിയാൻ സാധിക്കും. ടെസ്റ്റ്‌ ചെയ്തു കഴിഞ്ഞ് 20 മുതൽ 30 മിനിറ്റിനുള്ളിൽ റിസൾട്ട് കിട്ടുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒന്നാണിത്. അതുകൊണ്ടാണ് അത്ര പോപുലേറായി ആയിട്ട് ഇത് വരുന്നത്. എത്രയാണ് നോർമൽ ഇ എസ് ആർ? ഈ. എസ്. ആർ നോർമലായി പത്ത്-പതിനഞ്ച് ആണ് വരുന്നത്. പ്രായം കൂടുന്നത് അനുസരിച്ച് ഈ. എസ്. ആർ കൂടാൻ സാധ്യതയുണ്ട്. നമ്മൾ എങ്ങനെയാണ് ഇത് ചെയ്യുന്നത് നോക്കുന്നത് എന്ന് വെച്ചാൽ ഒരാൾക്ക് എത്ര പ്രായം ഉണ്ട് അതിനെ ഡിവിഡഡ് ബൈ 2. ഇങ്ങനെയാണ് കണ്ടുപിടിക്കുന്നത്. 40 എന്ന് പറയുന്ന ഒരാൾക്ക് 20 ഈ.എസ്. ആർ ആണ് നോർമൽ ആയിട്ട് വേണ്ടത്. സ്ത്രീകളിൽ ഇത് കുറച്ച് കൂടെ ഉണ്ടായിരിക്കും. അതായത് 5, 6 കൂടുതലായിരിക്കും. അപ്പോൾ എപ്പോഴാണ് നമ്മൾ ഭയപ്പെടേണ്ടത്? ഇത് കൂടുമ്പോഴാണ് ഭയപ്പെടേണ്ടത്. അതായത് 20, 25,35 അങ്ങനെ കൂടി പോവുകയാണെങ്കിൽ നമ്മൾ പേടിക്കണം. ഒരാൾക്ക് ഈ എസ് ആർ 35ന് കൂടുതൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് നമ്മൾ നോക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114420 ആയി. 1852652 രോഗബാധിതരാണ് ലോകത്താകെയുള്ളത്. രോഗമുക്തി നേടിയത് 423625 പേരാണ് . രോഗവ്യാപനം തടയിടാനായി ഓരോ രാജ്യവും തീവ്രശ്രമങ്ങൾ നടത്തിയിട്ടും കോവിഡ് ഭീഷണി അയയുന്നില്ല. മലയാളികൾ ഉൾപ്പടെ, അമേരിക്കയിലിതുവരെ മരണമടഞ്ഞത് 22115 പേരാണ്. ഇന്നലെ മാത്രം 1524 പേരാണ് മരിച്ചത്. 560433 രോഗികളാണ് അവിടെയുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ, ആവശ്യമായ ചികിത്സയും പരിചരണവും രോഗികൾക്ക് ലഭിക്കാതെ വരുന്നത് മരണത്തിന്റെ എണ്ണവും വർദ്ധിപ്പിക്കുന്നു. സാമൂഹ്യ വ്യാപനം ഇനിയും കൂടാതിരിക്കാൻ ശക്തമായ നിയന്ത്രണങ്ങളാണ് യുഎസ് നടപ്പാക്കുന്നത്. യുഎസ് 150 സൈനിക കേന്ദ്രങ്ങളിലായി 120 സേനാംഗങ്ങൾ കോവിഡ് ബാധിതരാണ്. ഇതുവരെ ഇറ്റലിയിൽ 19899, സ്പെയിനിൽ 17209, ഫ്രാൻസിൽ 14393, ബ്രിട്ടനിൽ 10612, ചൈനയിൽ 3341, ജർമനിയിൽ 3022, ഇറാനിൽ 4474, ബൽജിയത്തിൽ 3600 പേരുമാണ് മരിച്ചത്. ചൈനയിൽ വീണ്ടും രോഗം പടരുന്നതായാണ് റിപ്പോർട്ട്. മറ്റു രാജ്യങ്ങളിൽ കഴിഞ്ഞിരുന്നവർ, ചൈനയിലേക്ക് തിരികെ വരാൻ തുടങ്ങിയതോടെയാണ് രോഗത്തിന്റെ വ്യാപനം ഉണ്ടായത്. പല രാജ്യങ്ങളിലും മരണ നിരക്ക് ഇനിയും വർദ്ധിക്കുമെന്നതാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് മൂലം ശ്വാസതടസവും ചുമയും രൂക്ഷമായി ഐസിയുവിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു. താനിപ്പോൾ ജീവനോടെയിരിക്കുന്നതിന് സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാരോടു കടപ്പെട്ടിരിക്കുന്നെന്നും ബോറിന് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 9152 ആയി. മരണം 308 ആയി. ഇതിനകം 856 പേർ രോഗമുക്തനായി. മഹാരാഷ്ട്രയിൽ നിന്നു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. രോഗബാധിതരിലും മരണത്തിലും മഹാരാഷ്ട്രയാണ് മുന്നിൽ. ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 61 മലയാളി നേഴ്സുമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയിൽ ആകെ മരണം 149 ആയി. മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1500 ആയി. തമിഴ്‌നാട്ടിൽ 1043 രോഗബാധിതരാണ്. അവിടെ 11 പേർ മരിച്ചു. ഡൽഹിയിൽ 24 പേരും മധ്യപ്രദേശിൽ 36 പേരും ഗുജറാത്തിൽ 25 പേരും മരിച്ചു.
ലോകം കീഴടക്കിയ ബാർബി | Barbie Doll | General Knowledge Series | Career Channel | Extra Marks | PSC Rank File ലോകം കീഴടക്കിയ ബാർബി 4un4ndjtlsemcn5fqd93c6mt91 https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 4iv9b2j427r418l14n46sl6c72 ഓരോ മൂന്നു സെക്കൻഡിലും ഒരാൾ ഒരു ബാർബിപ്പാവ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ആഗോള വിപണിയിൽ മൂന്നു സെക്കൻഡിൽ ഒരെണ്ണം വീതം ഈ സുന്ദരിപ്പാവയ്ക്കു വിൽപനയുണ്ട്. 1959ൽ റൂത്ത് ഹാൻഡ്ലർ എന്ന സ്ത്രീ ബാർബിയെ അവതരിപ്പിക്കുന്നതുവരെ അമേരിക്കയിലെ എല്ലാ പാവകൾക്കും കുഞ്ഞുങ്ങളുടെ മുഖമായിരുന്നു. തന്റെ മകൾ ബാർബറ ഒരിക്കൽ പേപ്പർ പാവകളെ മുതിർന്ന പെൺകുട്ടികളായി കണക്കാക്കി കളിക്കുന്നതു ശ്രദ്ധിച്ചപ്പോഴാണ് മുതിർന്ന കഥാപാത്രങ്ങളും കുട്ടികൾക്കു പ്രിയപ്പെട്ടവരാണെന്നു റൂത്തിനു തോന്നുന്നത്. 1956ൽ റൂത്ത് മക്കളോടൊത്തു യൂറോപ്പിൽ അവധിക്കാലം ചെലവഴിക്കാൻ പോയി. ആ യാത്രയിൽ ജർമനിയിൽവച്ചാണ് റൂത്ത് ബൈൽഡ് ലില്ലി എന്ന പാവപ്പെണ്ണിനെ കണ്ടുമുട്ടുന്നത്. റൂത്ത് 1959 മാർച്ചിൽ ഭർത്താവിന്റെ കളിപ്പാട്ട കമ്പനിയായ മാറ്റൽ കോർപറേഷനിലൂടെ, സ്വന്തം മകളുടെ പേരും ഇട്ട് ബാർബറ മില്ലിസെന്റ് റോബർട്സ് അഥവാ ‘ബാർബി’ എന്ന സുന്ദരിപ്പാവയെ വിപണിയിലെത്തിച്ചു. ജാക്ക് റയാൻ എന്ന ഡിസൈനറാണ് ബാർബിയെ രൂപകൽപന ചെയ്തത്. ലോക കളിപ്പാട്ട ചരിത്രത്തിൽ ഏറ്റവുമധികം വിൽക്കപ്പെട്ട പാവ ബാർബിയാണ്.
സഹപ്രവർത്തകർ : സംവിധായകര്‍ | നിര്‍മ്മാതാക്കള്‍ | കഥ | തിരക്കഥ | സംഭാഷണം | സംഗീത സംവിധായകര്‍ | രചയിതാക്കള്‍ | ഗായകര്‍ | ബന്ധമുള്ളവർ : മാസ്റ്റർ രാജകുമാരൻ തമ്പി (പുത്രൻ ), വൈക്കം മണി (ഭാര്യാപിതാവു് ) മലയാളസിനിമയുടെ വളർച്ചയുടെ വഴികൾ പരിശോധിക്കുമ്പോൾ എന്നെന്നും ഓർമ്മിക്കപ്പെടേണ്ട ഒരു അസാമാന്യവ്യക്തിത്വമാണു് ശ്രീ ശ്രീകുമാരൻ തമ്പി. കവി, ഗാനരചയിതാവു് എന്നിങ്ങനെ സാധാരണ എല്ലാവരും ഓർമ്മിക്കുന്ന പദവികൾക്കപ്പുറം തിരക്കഥാകൃത്തു്, സംവിധായകൻ, നിർമ്മാതാവു്, സംഗീതസംവിധായകൻ, എന്നിങ്ങനെ ബഹുമുഖങ്ങളായ നിലകളിൽ എഴുപതുകൾ മുതൽ രണ്ടോ മൂന്നോ ദശകങ്ങൾക്കപ്പുറം നിറഞ്ഞു നിന്ന, ഇന്നും നിൽക്കുന്ന, ഒരു ചലച്ചിത്രസപര്യയുടെ ഉടമയായ അദ്ദേഹം ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടു് കളരിക്കൽ ശ്രീ പി. കൃഷ്‌ണപിളളയുടേയും ശ്രീമതി ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-നു് ജനിച്ചു. പ്രശസ്ത നോവലിസ്റ്റ് ശ്രീ പി.വി.തമ്പി (പി. വാസുദേവൻ തമ്പി), പ്രശസ്ത അഭിഭാഷകനായ പി. ജി. തമ്പി എന്നിവർ ശ്രീകുമാരൻ തമ്പിയുടെ സഹോദരന്മാരാണു്. പല കാരണങ്ങൾ കൊണ്ടും കഷ്ടപ്പാടു നിറഞ്ഞ ഒരു ബാല്യകാലം ആയിരുന്നു അദ്ദേഹത്തിന്റേതു്. എങ്കിലും വിദ്യാഭ്യാസപരമായി വളരെ ഉന്നതങ്ങളിൽ എത്തിയിരുന്നു അദ്ദേഹം. ഹരിപ്പാട്ട്‌ ഗവണ്മെന്റ് ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, ആലപ്പുഴ എസ്.ഡി. കോളജ്‌, , തൃശൂർ എൻജിനീയറിങ്ങു് കോളജ്‌, മദ്രാസ്‌ ഐ.ഐ.ഇ.റ്റി. എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാഭ്യാസകാലത്തുതന്നെ കവിതാരചനയിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിനു് ധാരാളം കാവ്യരചനാമത്സരങ്ങളിൽ സമ്മാനം ലഭിച്ചിരുന്നു. അക്കാലത്തു് ‘ഹരിപ്പാടു് ശ്രീകുമാരൻ തമ്പി‘ എന്ന പേരിൽ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു അദ്ദേഹം. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ശ്രീ തമ്പി കേരളാ ഗവണ്മെന്റിൽ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായി പ്രവർത്തിക്കുമ്പോഴാണു് ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതുന്നതു്. 1966ൽ ശ്രീ പി.സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’യിൽ 10 ഗാനങ്ങൾ രചിച്ചു് സിനിമാരംഗത്തേക്കു പ്രവേശിക്കുന്ന സമയത്തു് അദ്ദേഹത്തിനു് 26 വയസ്സു പ്രായമേ ഉണ്ടായിരുന്നുയുള്ളൂ. പ്രതിഭാധനന്മാരായ ഭാസ്കരൻ മാസ്റ്ററും ഓ.എൻ.വിയും വയലാറും മലയാളസിനിമയിൽ സജീവമായി ജ്വലിച്ചു നിന്നിരുന്ന ആ സമയത്തു് അവർക്കൊപ്പം തലയെടുപ്പോടെ നിന്നു്, തന്റേതായ ഇടം കണ്ടെത്തിയ ശ്രീ തമ്പി ‘കാട്ടുമല്ലിക’യ്ക്കു ശേഷം ‘പ്രിയതമ', ‘ചിത്രമേള' എന്നീ സിനിമകളിൽ പാട്ടുകളെഴുതി. ഒരു ചിത്രത്രയമായിരുന്ന ‘ചിത്രമേള'യിലെ പ്രധാനസിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു. ‘ചിത്രമേള'യിലെ എട്ടു പാട്ടുകളും സെന്‍സേഷണല്‍ ഹിറ്റായി. യേശുദാസ് എല്ലാ പാട്ടുകളും പാടിയ ആദ്യചിത്രമായിരുന്നു ‘ചിത്രമേള'. ചിത്രമേളയുടെ തുടക്കത്തോടെ അദ്ദേഹത്തിനു് ഗവണ്മെന്റ് ജോലിയിൽ നിന്നു പിരിയേണ്ടിവന്നു. കാരണം അന്നു് കേരളസർക്കാർ ജീവനക്കാർക്കു് പ്രതിഫലം പറ്റുന്ന മറ്റുജോലികളിൽ ഏർപ്പെടുന്നതു് അംഗീകരിക്കപ്പെട്ടിരുന്നില്ല. അനുവാദമില്ലാതെയാണ് അത്തരം പുറം ജോലികൾ ചെയ്തതു് എന്നതിന്റെ പേരിൽ അദ്ദേഹത്തോടു് വിശദീകരണം ചോദിക്കുകയും അതിനോടു് യോജിപ്പില്ലാതെ അദ്ദേഹം ജോലി വിടാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീടു് മദ്രാസ് കോര്‍പ്പറേഷനിലെ ടൗണ്‍ പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ജോലി കിട്ടിയെങ്കിലും ഒരു ദിവസത്തിനപ്പുറം നിന്നില്ല ആ ജോലി - അവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെടാതെ ആ ജോലിയും ഉപേക്ഷിച്ചു. പിന്നീടു്, കൈയിലുണ്ടായിരുന്ന 5000 രൂപ വച്ചുകൊണ്ട് ‘തമ്പീസ് കണ്‍സ്ട്രക്ഷന്‍സ്’ എന്നൊരു ബില്‍ഡിംഗ് കമ്പനി ആരംഭിച്ചു. “ആ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിക്കൊണ്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പാട്ടും എഴുതിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിക്കിട്ടിയ ആ പണം കൊണ്ടാണ് ഞാന്‍ നിലനിന്നതും എന്റെ സിനിമാപ്രവർത്തനങ്ങൾ നടത്തിയതും“ എന്നാണു് ശ്രീ തമ്പി തന്നെ ആ സംരംഭത്തെക്കുറിച്ചു പറയുന്നതു്. അങ്ങനെ ചലച്ചിത്രബാഹ്യമായ ആ സംരംഭത്തിന്റെ പിൻ‌ബലത്തോടെ ഏതാണ്ടു മൂന്നോ മൂന്നരയോ പതിറ്റാണ്ടു് നീണ്ടു നിന്ന അദ്ദേഹത്തിന്റെ സിനിമാസപര്യ സജീവമായ പാതയിലേക്കു തിരിഞ്ഞു. ആ ചലച്ചിത്രയാത്രയിൽ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല - ഒരു പക്ഷെ ഛായാഗ്രഹണവും ഗാനാലപനവും ഒഴിച്ചു്. ഗാനരചയിതാവു്, തിരക്കഥാകൃത്തു്, സംവിധായകൻ, നിർമ്മാതാവു്, സംഗീതസംവിധായകൻ എന്നിങ്ങനെ എല്ലാ പ്രധാനമേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു. എങ്കിലും ഗാനരചയിതാവു് എന്നതിനപ്പുറത്തുള്ള അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങളുടെ വ്യാപ്തി വേണ്ടവിധത്തിൽ കലാലോകം അംഗീകരിച്ചിട്ടുണ്ടോ, അല്ലെങ്കിൽ സിനിമാപ്രേമികൾ ഓർമ്മിക്കുന്നുണ്ടോ എന്നു തന്നെ സംശയമാണു്. ഉദാഹരണത്തിനു്, എഴുപത്തെട്ടു സിനിമകൾക്കു വേണ്ടി അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ടു് എന്ന വസ്തുതയോ തോപ്പിൽ ഭാസി, എസ് എൽ.പുരം സദാനന്ദൻ എന്നിവർ മാത്രമേ ഇതിൽ കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ളൂ എന്ന കാര്യമോ എത്ര സിനിമാപ്രേമികൾ ഓർക്കാറുണ്ടു് ? ഇരുപത്തിരണ്ടു ചലച്ചിത്രങ്ങൾ സ്വന്തമായി നിർമ്മിച്ചിട്ടുള്ള അദ്ദേഹത്തിനേക്കാൾ കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളതു് ഒരു പക്ഷെ അംഗീകൃതനിർമ്മാണക്കമ്പനികളായ ഉദയയോ മെറിലാന്റോ മാത്രമായിരിക്കും - ശ്രീ തമ്പി സിനിമാമണ്ഡലത്തിൽ സജീവമായിരുന്ന കാലയളവു വരെയെങ്കിലും- മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടു് അദ്ദേഹം. കൂടാതെ, 2012 വരെ ഏഴോ എട്ടോ ടെലിവിഷൻ പരമ്പരകൾ നിർമ്മിച്ചിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയ അദ്ദേഹം നാലു കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണു്. ചലച്ചിത്രഗാനങ്ങൾ കൂടാതെ ലളിതഗാനശാഖയിലും സജീവമായിരുന്നു അദ്ദേഹം. മലയാളിമനസ്സുകൾ നെഞ്ചേറ്റി ലാളിക്കുന്ന, ഇന്നും നമ്മുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ധാരാളം ‘സൂപ്പർ ഹിറ്റ്‘ ലളിതഗാനങ്ങൾ അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. ദേവരാ‍ജൻ മാസ്റ്റർ, ബാബുരാജ്, ആർ.കെ.ശേഖർ, എം.എസ്.വിശ്വനാഥൻ, ശ്യാം, സലിൽ ചൌധരി, തുടങ്ങി മലയാളസിനിമയിലെ അന്നത്തെ മിക്കവാറും എല്ലാ സംഗീതസംവിധായകരോടൊപ്പവും പ്രവർത്തിച്ചു എങ്കിലും ദക്ഷിണാമൂർത്തിസ്വാമി, അർജ്ജുനൻ മാസ്റ്റർ എന്നിവർക്കൊപ്പമാണു് അദ്ദേഹം ധാരാളം ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചതു്. ശ്രീകുമാരൻ തമ്പി എന്നാൽ മലയാളമനസ്സുകളിൽ പ്രണയഗാനങ്ങളുടെ തേൻമഴ പെയ്യിച്ച കവിയും ഗാനരചയിതാവും ആണു്. ഹൃദയഹാരിയായ ഒട്ടനവധി പ്രേമസുരഭിലഗാനങ്ങൾ ആ തൂലികയിൽ നിന്നുതിർന്നിട്ടുണ്ടു്. അതോടൊപ്പം മനുഷ്യഗന്ധിയായ, ജീവിതയാഥാർത്ഥ്യങ്ങളോടു് ചേർന്നു നിൽക്കുന്ന ഒട്ടനവധി ഗാനമുഹൂർത്തങ്ങളും അദ്ദേഹം ചലച്ചിത്രങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ എത്രയോ ഗാനങ്ങൾ ഇന്നും ചലച്ചിത്രഗാനശാഖയിൽ നിത്യഹരിതമായി തുടരുന്നു. ഇരുനൂറ്റിയമ്പതിലെറെ ചലച്ചിത്രങ്ങൾക്കു വേണ്ടി ആയിരത്തിമുന്നൂറോളം ഗാനങ്ങൾ എഴുതിയതു കൂടാതെ, ധാരാളം ടെലിവിഷൻ പരമ്പരകൾക്കു വേണ്ടിയും സംഗീത ആൽബങ്ങൾക്കായും ഗാനരചന നടത്തിയിട്ടുണ്ട്. ഇന്നും ടെലിവിഷൻ സീരിയൽ നിർമ്മാതാവു്, സീരിയൽ സംവിധായകൻ എന്ന നിലയിലും ഗാനരചയിതാവു് എന്ന നിലയിലും ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തീർച്ചയായും മലയാളസാംസ്കാരികമണ്ഡലവും, മലയാളസിനിമാമണ്ഡലം പ്രത്യേകിച്ചും, അദ്ദേഹത്തിനു് ഇതിനർഹമായ അംഗീകാരങ്ങൾ നൽകേണ്ടതുണ്ടു്. എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരൻ തമ്പി, 1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതിൽ ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രീ ജഗതി ശ്രീകുമാർ ഉൾപ്പെടെ ഇന്നറിയപ്പെടുന്ന പല പ്രശസ്തകലാകാരന്മാരുടെയും വളർച്ചയ്ക്കു പിന്നിൽ ശ്രീ തമ്പിയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു് ശ്രീകുമാരൻ തമ്പിയുടെ ടെലിവിഷൻ പരമ്പരയായ ‘അമ്മത്തമ്പുരാട്ടി‘യിലായിരുന്നു. ശ്രീവിദ്യ അന്തരിച്ചതിനു ശേഷം അദ്ദേഹം ആ പരമ്പര അവസാനിപ്പിക്കുകയാണുണ്ടായതു്. തന്റെ ആദർശമോ പ്രവർത്തനശൈലിയോ സൃഷ്ടികളോ മറ്റുള്ളവരുടെ വ്യക്തിതാല്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ മാറ്റിമറിക്കാനോ അടിയറവു വെക്കനോ സന്ധി ചെയ്യാനോ ഇന്നും ശ്രീ തമ്പി തയ്യാറല്ല. സ്വന്തം ആദർശങ്ങളിലും വിശ്വാസങ്ങളിലും മുറുകെ പിടിച്ചു നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതു്. പഴയകാല നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ്‌ ഭാര്യ. മകൾ കവിത, അകാലത്തിൽ നിര്യാതനായ മകൻ രാജകുമാരൻ തമ്പി എന്നീ രണ്ടുമക്കൾ.
ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ അഭയവും അത്താണിയും സര്‍വശക്തനായ അല്ലാഹു മാത്രമാണ്. അവന്‍ ഇബാദത്തുകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും തന്റെ നാഥന്റെ സാമീപ്യം അറിയുകതന്നെ ചെയ്യും. തികച്ചും അദ്ഭുതകരമായ ഒരു കഥയിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. അല്ലാഹുവേ, നിന്റെ കഴിവ് ശരിക്ക് മനസ്സിലാക്കാന്‍ ഞങ്ങളെ നീ സഹായിക്കണേ. ഈ നല്ല ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് ബര്‍ക്കത്തിന്റേതും പാപമോചനത്തിന്റേതും ഭാഗ്യത്തിന്റേതും ആക്കിത്തരണേ, യാ റബ്ബല്‍ ആലമീന്‍. നീ ഉന്നതനും മഹാനും തന്നെ. ഞങ്ങള്‍ക്കതില്‍ അല്പം പോലും സംശയമില്ല. നമുക്ക് കഥയിലേക്കുതന്നെ പോകാം. ഒരു സുഊദി വനിത തന്റെ സ്വന്തം അനുഭവം എഴുതിയതാണ്. അവരുടെ വാക്കുകളില്‍ത്തന്നെ നമുക്ക് ആ കഥ ആസ്വദിക്കാം. ഇന്‍ശാ അല്ലാഹ്. ''പതിനഞ്ചു കൊല്ലം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. മധുവിധുകാലം സന്തോഷത്തോടെ കഴിഞ്ഞു. ഞങ്ങള്‍ക്ക് അസ്മാ എന്ന ഒരു പെണ്‍കുട്ടി ജനിച്ചു. അവള്‍ക്ക് ഒരു വയസ്സായിക്കാണും, ഞങ്ങളുടെ ജീവിതത്തെത്തന്നെ തകിടംമറിച്ച ഒരു സംഭവമുണ്ടായി. ഭര്‍ത്താവിന് അന്ന് റിയാദിലും ജിദ്ദയിലുമായിട്ടാണ് ജോലി. ഒരു ദിവസം റിയാദില്‍നിന്ന് വരുമ്പോള്‍ കാലത്ത് അദ്ദേഹം ഗുരുതരമായ ഒരു വാഹനാപകടത്തില്‍പ്പെട്ടു. ബോധം നഷ്ടപ്പെട്ടു. 95% മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. മാസങ്ങളും വര്‍ഷങ്ങളും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്. പലരും എന്നോട് വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കാന്‍ ഉപദേശിച്ചു. 'അദ്ദേഹം ഭൂമിയില്‍ ജീവിച്ചിരിക്കെ ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ? ഒരിക്കലും ഇല്ല. ഇസ്‌ലാം അത് അനുവദിക്കുന്നുണ്ടെങ്കിലും ഞാനതിന് തയ്യാറല്ല.' ഞാന്‍ തീര്‍ത്തു പറഞ്ഞു. ജീവിതം ദുഃഖത്തിന്റെ കരകാണാക്കയത്തില്‍പ്പെട്ടുഴറുകയാണ്. ഐസിയുവില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. വൃദ്ധരായ മാതാപിതാക്കള്‍. അസ്മ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പ്രായമായപ്പോള്‍ ഞാനവളെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്‌കൂളില്‍ ചേര്‍ത്തി. അവള്‍ 10 വയസ്സിനു മുമ്പായി ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. കുഞ്ഞുകൈകള്‍ ഉയര്‍ത്തി ഓരോ നമസ്‌കാരശേഷവും രാത്രി തഹജ്ജുദ് നമസ്‌കരിച്ചും പ്രാര്‍ഥിക്കുന്നതു കണ്ട് ഞാനാശ്ചര്യപ്പെട്ടു. അല്‍ഹംദുലില്ലാഹ്. എന്നാലും നൊമ്പരം എന്നെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. വാപ്പാക്ക് ഇതൊന്നും കാണാനും അറിയാനും ഒന്നും കഴിയുന്നില്ലല്ലോ. ഒരു ദിവസം അസ്മ പറഞ്ഞു: 'ഉമ്മാ, ഇന്ന് രാത്രി ഞാന്‍ ഒന്ന് ഉപ്പാടെ അരികില്‍ നില്‍ക്കട്ടെ?' 'ഹോ. അത് വേണ്ട. മോള്‍ ഒന്നും ആശുപത്രിയില്‍ നില്‍ക്കണ്ട'. എന്നാല്‍, അവള്‍ക്ക് ഒരു നിവൃത്തിയുമില്ല. ആവശ്യം പലതവണ ആവര്‍ത്തിച്ച്, കരച്ചിലിന്റെ വക്കിലെത്തി. സമ്മതിക്കാതെ നിവൃത്തിയില്ല. അവളുടെ വാശിക്കു മുമ്പില്‍ എനിക്ക് ഉത്തരമില്ലാതായി. ഇനി നമുക്ക് അസ്മാടെ വാക്കുകളിലൂടെ കഥയുടെ ബാക്കി ഭാഗം കേള്‍ക്കാം. 'ഞാന്‍ മഗ്‌രിബ് നമസ്‌കരിച്ച് ആശുപത്രിയിലേക്ക് പോയി. ഇന്ന് എന്തോ സംഭവിക്കാന്‍ പോകുംപോലെ മനസ്സ് പറഞ്ഞു. ഞാന്‍ എന്റെ ഉപ്പാടെ കട്ടിലിന്നടുത്ത് ഒരു കസേരയില്‍ ഇരുന്നു. ക്ഷീണിതനാണ് ഉപ്പാടെ മുഖമെങ്കിലും ആ മുഖത്ത് ഈമാനിന്റെ ഹൃദ്യത ഉള്ളപോലെ. അതെ, മുഖം എന്തോ സംതൃപ്തി അനുഭവിക്കുന്നപോലെ. ഞാന്‍ ഉപ്പാടെ അടുത്തിരുന്ന് അല്‍ബഖറഃ ഓതാന്‍ തുടങ്ങി. കുറേ ഓതി, ഞാന്‍ ഉപ്പാനെ തടവിക്കൊടുത്തു. വീണ്ടും ഞാന്‍ നമസ്‌കരിച്ചു. കുറേയധികം നമസ്‌കരിച്ച് പ്രാര്‍ഥിച്ചു. അല്ലാഹുവേ, എന്റെ ഉപ്പാടെ അവസ്ഥ നിനക്കറിയാം. അദ്ദേഹത്തെ നീ വിഷമിപ്പിക്കരുത്. എനിക്കെന്റെ ഉപ്പാനെ തിരിച്ചുതരണം തമ്പുരാനേ. ഇടക്കിടക്ക് നമസ്‌കരിച്ചും ഓതിയും ഉപ്പാനെ തടവിക്കൊണ്ടും ഞാന്‍ കഴിച്ചുകൂട്ടി. പെട്ടെന്ന് ഞാനൊന്ന് മയങ്ങിപ്പോയി. 'ഹേയ്, നിന്റെ നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നീ ഉറങ്ങുകയാണോ?' ആരോ എന്നെ വിളിച്ചുണര്‍ത്തിയപോലെ. ഞാന്‍ വേഗം പോയി വുദു എടുത്ത് നമസ്‌കരിച്ചു. ഖുര്‍ആന്‍ ഓതി. ഉപ്പാനെ തടവിക്കൊണ്ടിരുന്നു. വീണ്ടും എന്നെ ഉറക്കം ബാധിച്ചു. പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ ഉപ്പ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നു. 'ആരാണിവിടെ? നീ ഇവിടെ എന്താണ് ചെയ്യുന്നത്?' എന്റെ ഉപ്പാടെ ചോദ്യം. ഉടന്‍ ഉപ്പാടെ കൈ പിടിച്ചിട്ട് ഞാന്‍ പറഞ്ഞു: 'ഉപ്പാ, ഞാന്‍ ഉപ്പാടെ അസ്മയാണ്. ഉപ്പ പെട്ടെന്ന് കൈവലിച്ചിട്ട്, 'എന്നെ മനസ്സിലാകാഞ്ഞതിനാല്‍ മാറിപ്പോവുക. നീ എന്നെ തൊടല്ലേ. അത് ഹലാലല്ല.' ഞാനാകെ വിഷമിച്ചു. ഓടിപ്പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. ഡോക്ടര്‍ അമേരിക്കന്‍ സ്റ്റൈലില്‍ 'സുബ്ഹാനല്ലാ' എന്ന് പറഞ്ഞു. അതേ, മിറാക്ക്ള്‍!' അല്‍ഹംദുലില്ലാഹ്. എന്റെ ഉപ്പ ഉണര്‍ന്നു. ദീര്‍ഘമായ ഉറക്കത്തില്‍നിന്ന്. എന്നിട്ട് പറയുകയാണ്: 'ഞാന്‍ ദുഹാ നിസ്‌കരിക്കാന്‍ വുദു എടുത്തിരുന്നല്ലോ. പക്ഷേ, നമസ്‌കരിച്ചിട്ടില്ല. അപകടം പറ്റിയപ്പോഴത്തെ അവസാന ഓര്‍മ. അല്‍ഹംദുലില്ലാഹ്. ഉപ്പ ഭക്ഷണം ഒക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുത്ത് രണ്ടാഴ്ചയ്ക്കകം വീട്ടില്‍ പോയി. ബാക്കി അസ്മാടെ ഉമ്മ പറയട്ടെ. 'എന്റെ പൊന്നുമകള്‍ടെ പ്രാര്‍ഥന നാഥന്‍ കേട്ടു. ഞങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നു ഇന്ന്. ഞങ്ങള്‍ക്കിന്ന് രണ്ടു വയസ്സായ ഒരാണ്‍കുട്ടി ഉണ്ട്.' ഉമ്മുഅസ്മാ തുടരുന്നു: 'ഞാനീ സംഭവം നിങ്ങളുമായി പങ്കുവെച്ചതിന് ഒരു കാരണമുണ്ട്. നാം ഒരിക്കലും റബ്ബിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും റബ്ബ് ഉത്തരം തരും എന്ന പാഠം എന്റെ പ്രിയസഹോദരങ്ങള്‍ മനസ്സിലാക്കാനാണ്. *** നാമും നിരാശപ്പെടാതെ പ്രാര്‍ഥിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. നാഥന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ നാം കിടന്നുറങ്ങുകയോ?
സന്നിധാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കില്‍ കഴിഞ്ഞ 12 പൊലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയതായി സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. പോലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. അനുബന്ധ വാര്‍ത്തകള്‍ രക്തം കട്ടപിടിക്കാത്ത രോഗമായ ഹീമോഫീലിയയുടെ ലക്ഷണങ്ങള്‍ ഇവയാണ് ഹീമോഫീലിയയ്ക്കുള്ള മരുന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളില്‍ ഒന്ന്; ഒറ്റ ഡോസിന് 3.5 മില്യണ്‍ ഡോളര്‍! 2019ല്‍ പാല്‍ വില നാല് രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം നല്‍കിയത് കര്‍ഷകര്‍ക്ക്; ഇത്തവണയും അങ്ങനെ തന്നെ കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ ഡിസംബര്‍ ഒന്നുമുതല്‍ പാല്‍ ലിറ്ററിന് ആറുരൂപ കൂടും " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. സമയപരിധി കഴിയുന്ന ഇന്ന് വൈകുന്നേരത്തോടെ നിയമസഭതെരഞ്ഞെടുപ്പിന്‍റെ അന്തിമപോരാട്ടചിത്രം വ്യക്തമാകും. പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. മുന്നണികളുടെ സ്വതന്ത്രര്‍ക്കും മറ്റ് സ്വതന്ത്രര്‍ക്കും തിങ്കളാഴ്ച ചിഹ്നം ലഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികള്‍. 140 മണ്ഡലങ്ങളിലായി 2180 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയില്‍ 1119 നാമനിര്‍ദേശ പത്രികകള്‍ തള്ളി. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളിയിരുന്നു. പത്രിക തള്ളിയതിനെതിരെ നല്‍കിയ കേസില്‍ തിങ്കളാഴ്ചത്തെ കോടതിവിധി നിര്‍ണായകമാകും.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് വയനാട് ജില്ലയിലാണ്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കാസര്‍ഗോഡ്41, കണ്ണൂര്‍82, കോഴിക്കോട്117, പാലക്കാട്80, തൃശൂര്‍80, എറണാകുളം110, ഇടുക്കി29, കോട്ടയം70, ആലപ്പുഴ58, പത്തനംതിട്ട44, കൊല്ലം84, തിരുവനന്തപുരം107 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 145 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ പത്രിക നല്‍കിയത്. 22 പേര്‍ പത്രിക നല്‍കിയ വയനാട്ടിലാണ് ഏറ്റവും കുറവ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. കാസര്‍ഗോഡ്48, കണ്ണൂര്‍93, കോഴിക്കോട്130, പാലക്കാട്76, തൃശൂര്‍96, എറണാകുളം111, ഇടുക്കി45, കോട്ടയം78, ആലപ്പുഴ69, പത്തനംതിട്ട44, കൊല്ലം81, തിരുവനന്തപുരം115 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ എണ്ണം.
ഇത് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിലെ വെബ് താളിന്റെ സ്ക്രീൻഷോട്ട് ആണ്. വിക്കിമീഡിയ പദ്ധതികളിലെ (വിക്കിന്യൂസ് ഒഴിച്ച്) എഴുത്തുകൾക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 3.0 അനുമതി പ്രകാരമാണുള്ളത്, ഒപ്പം ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയും ഉണ്ടാകാം (പതിപ്പ് 1.2, 1.3, അല്ലെങ്കിൽ ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഭാവിപതിപ്പുകൾ; മാറ്റമില്ലാത്ത ഭാഗങ്ങളും, മുൻചട്ട എഴുത്തുകളും, പിൻചട്ട എഴുത്തുകളും ഇല്ലാതെ), അവ ഉപയോഗ നിബന്ധനകൾക്ക് വിധേയമായിരിക്കണം. മീഡിയവിക്കി സോഫ്റ്റ്‌വേർ തന്നെ ഗ്നു സാർവ്വജനിക അനുമതി പ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ചിത്രത്തിലെ മറ്റ് വിവരങ്ങൾ മറ്റ് നിബന്ധനകൾക്ക് വിധേയമായിരിക്കാം. വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ (സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ) അവ പകർപ്പവകാശ സംരക്ഷിതമാണ്. അവ മാദ്ധ്യമങ്ങളിലും പത്രക്കുറിപ്പുകളിലും ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള ഉപയോഗത്തിന് മുൻകൂർ അനുമതി തേടേണ്ടതാണ്. (കൂടുതൽ വിവരങ്ങൾ). [തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം Although Wikipedia is often used to make free screenshots, there are a few issues. Only include official Wikimedia logos if they are absolutely essential to what the screenshot is intending to illustrate. In most cases, these should be removed before uploading. If the page at the screenshot contains images or icons, you have to list them and their authors and licenses, which are most likely other than free images Use a free operating system. Use Mozilla Firefox , Konqueror like browser to create free screen shots . (Internet Explorer, Safari ,Opera etc. copyrighted. ) മുകളിൽ കാണുന്ന വിവരണം ഫലകം:Wikipedia-screenshot/doc എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്‌. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. "https://ml.wikipedia.org/w/index.php?title=ഫലകം:Wikipedia-screenshot&oldid=2926425" എന്ന താളിൽനിന്ന് ശേഖരിച്ചത്
കോവിഡ്19 ഭീതിയെ തുടര്‍ന്നു മാറ്റിവയ്‌ക്കേണ്ടിവന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനായിരിക്കും പരീക്ഷ. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ അടുത്ത വര്‍ഷം ജനുവരി എട്ടിന് നടക്കും. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള തീയതി പിന്നീട് അറിയിക്കും പ്രിലിമിനറി പരീക്ഷ മേയ് 31ന് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി മെയ് 20ന് കമ്മീഷന്‍ യോഗം ചേര്‍ന്ന് പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത് നീട്ടിവെക്കുകയായിരുന്നു. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കായി പത്തു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. മാര്‍ച്ചില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാത്തി മെയ് 31 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാ തിയതിയും ഉടന്‍ പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.upsc.gov.in Share Prev Post ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ ജന്മവാര്‍ഷികദിനം Next Post ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിക്കുന്ന എട്ട് കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് മലബന്ധത്തെ പ്രതിരോധിക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ… December 1, 2022 ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പല ആളുകളും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം എന്ന് പറയുന്നത്.. പല ആളുകളും ഇതിനായിട്ട് പലതരം മരുന്നുകൾ ഉപയോഗിച്ചുനോക്കും … ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ ഗർഭപാത്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ.. December 1, 2022 ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. പൊതുവേ സ്ത്രീകൾക്ക് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്.. അമിതമായ രക്തസ്രാവം മൂലം ഗർഭപാത്രം എടുത്തു … ഷുഗർ രോഗം എങ്ങനെയാണ് നമ്മുടെ ഷോൾഡറിന് ബാധിക്കുന്നത്.. എന്താണ് ഫ്രോസൺ ഷോൾഡർ രോഗം.. ഇതെങ്ങനെ പരിഹരിക്കാം.. November 30, 2022 ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു ജീവിതശൈലി രോഗമാണ് ഷുഗർ എന്നുള്ളത്.. … ശരീരത്തിൽ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷനുകൾ.. കാരണങ്ങളും പരിഹാരമാർഗങ്ങളും.. November 30, 2022 ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വേനൽക്കാലം ആകുന്നതോടുകൂടി നമുക്ക് ചൊറിച്ചിൽ അതുപോലെ ഫംഗൽ ഇൻഫെക്ഷൻസ് ഉണ്ടാവുക എന്നുള്ളത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്.. പലപ്പോഴും വേനൽക്കാലം ആകുമ്പോൾ പല … എന്താണ് ടെന്നീസ് എൽബോ.. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പൂർണമായും പരിഹരിക്കാം.. November 30, 2022 ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന മുട്ടുവേദന എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത് കൈകൾ അല്ലെങ്കിൽ കാലുകൾ കൊണ്ട് ഒരേ രീതിയിലുള്ള കാര്യങ്ങൾ തുടർച്ചയായി … പ്രമേഹരോഗം എങ്ങനെയാണ് ഹൃദ്രോഗ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കുന്നത്.. ഹൃദയത്തിൻറെ ആരോഗ്യത്തിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. November 30, 2022 ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മൾ ഇതിനു മുൻപുള്ള പല വീഡിയോകളിലും പ്രമേഹ രോഗത്തിൻറെ മറ്റ് പ്രധാന ബുദ്ധിമുട്ടുകളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.. നമുക്കറിയാം ഈ അടുത്ത …
ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ഇന്ന്‌ 07.07.07 വ്യക്തികള്‍ വാര്‍ത്തകള്‍ Feedback Print ഇന്ന്‌ 07.07.07 തിരുവനന്തപുരം, ശനി, 7 ജൂലൈ 2007( 11:24 IST ) File ഭാരതീയ സംഖ്യാ ജ്യോതിഷം അനുസരിച്ച്‌ ഏഴ്‌ എന്ന സംഖ്യയ്ക്ക്‌ വലിയ പ്രാധാന്യമാണുള്ളത്‌. അതുപോലെ തന്നെ ലോകത്തെ മിക്ക രാജ്യങ്ങളിലും ഏഴുകള്‍ ഒന്നിച്ചു വരുന്ന 2007 ലെ ഏഴാം മാസമായ ജൂലൈയിലെ ഏഴാം തീയതിയായ ശനിയാഴ്ചയ്ക്ക്‌ വലിയ പ്രാധാന്യമാണ്‌ കല്‍പ്പിക്കുന്നത്‌. ഭാരതത്തിലോ കേരളത്തിലോ അത്രയേറെ ഈ ദിവസത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും ഏഴ്‌ എന്ന അക്കം വരുന്ന ഈ തീയതി എഴുതുമ്പോള്‍ മൂന്ന്‌ ഏഴുകള്‍ ഒന്നിച്ചുവരുന്നത്‌ ശ്രദ്ധേയമാണ്‌. 2007 ലെ ജൂലായിലെ ഏഴാം തീയതിയായ ഇന്ന്‌ 07.07.07 എന്നെഴുതാം. മൂന്നേഴുകള്‍ ഒരുമിച്ച്‌ വരുന്ന നൂറ്റാണ്ടിലെ ഒരേയൊരു ദിവസമാണിന്ന്‌ എന്നൊരു പ്രത്യേകത കൂടി ഈ തീയതിക്കുണ്ട്‌. ഇതുപോലെ ഏഴുകള്‍ ഒരുമിച്ച്‌ വരണമെങ്കില്‍ 70 വര്‍ഷം കാത്തിരിക്കണം, 2077 വരെ. അന്ന്‌ തീയതി 07-07-77 എന്നെഴുതാം. അതുകൊണ്ടു തന്നെ സംഖ്യാശാസ്‌ത്ര വിശ്വാസികള്‍ക്ക്‌ ഇന്ന്‌ ഏറെ പ്രാധാന്യമുള്ളതാണ്‌. ഏഴാം തീയതിയില്‍ ജനിച്ചവര്‍ ഇന്ന്‌ തുടങ്ങുന്ന കാര്യങ്ങള്‍ക്ക്‌ അനുകൂല ഫലമുണ്ടാകുമെന്ന്‌ സംഖ്യാശാസ്‌ത്രജ്ഞരും പറയുന്നു. ഇതനുസരിച്ച് ഈ തീയതിയില്‍ ജനിച്ചവര്‍ ഇതിന് കൂടുതലായി പ്രാധാന്യം കൊടുത്തുവരുന്നു. ഭാരതീയരുടെ നിത്യ ജീവിതത്തില്‍ പോലും ഏഴിന്‌ ഒട്ടേറെ പ്രാധാന്യമുണ്ട്‌. ജ്യോതിഷത്തിലെ സപ്ത രാശികളെ കൂടാതെ സപ്തസ്വരങ്ങള്‍, സപ്ത ഋഷികള്‍ തുടങ്ങി ലോകത്തെ ഏഴു മഹാത്ഭുതങ്ങള്‍ വരെ ഏഴിന്‍റെ പ്രാധാന്യത്തെ കുറിക്കുന്നു. ഏഴു ലോകാത്ഭുതങ്ങളിലൊന്നായി ഇന്ത്യയിലെ താജ്‌ മഹല്‍ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ മൂന്ന്‌ ഏഴുകള്‍ വന്നതും യാദൃശ്ചികമാവാം. ശനിയാഴ്ചയാണ്‌ ഈ ദിവസം വന്നതെങ്കിലും ജ്യോതിഷ പ്രകാരം ശനിയുടെ അപഹാരമൊന്നും ഇതിന്‍റെ ഗുണങ്ങളെ ബാധിക്കില്ല എന്നൊരു കാര്യമുണ്ട്‌. അതുപോലെ തന്നെ കല്യാണത്തിനും ഈ ദിവസം ശുഭകരമാണത്രെ. മൂന്ന്‌ ഏഴുകള്‍ ചേര്‍ന്നുവരുന്ന ഇന്നേ ദിവസം വിവാഹിതരാകുന്നവര്‍ ഏഴ്‌ ജന്മം ഒരുമിച്ച്‌ ജീവിക്കുമെന്നാണ്‌ ചിലരുടെ വിശ്വാസം.
സീമന്തരേഖയിലെ കുങ്കുമത്തിന്‍റെ പൊരുള്‍.ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന്‍റെ രഹസ്യമെന്താണ്? താന്ത്രിക വിധിപ്രകാരം സീമന്തരേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ രേഖയാണ്. സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍. വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായിട്ടാണ് ഈ നിറം സൂചിപ്പിക്കുന്നത്‌. വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം അണിയുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള ശാസ്ത്രീയമായ കാരണം എന്ന് പറഞ്ഞാല്‍ കുങ്കുമം ഉണ്ടാക്കുന്നത് മഞ്ഞള്‍ പൊടിയും, ആലം പൊടിയും, വെണ്‍കാരം പൊടിയും, കര്‍പ്പൂരം പൊടിയും, നെയ്യ് & നാരങ്ങ നീര് ചേർത്ത വിധി പ്രകാരം ആണ്. 1) മഞ്ഞള്‍ പൊടി. 2) ആലംപൊടിയും- (ഇരട്ട സൾഫേറ്റുകളാണ് ആലങ്ങൾ. പൊട്ടാസ്യം സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു. പൊട്ടാസ്യം സൾഫേറ്റിന് പകരം സോഡിയം സൾഫേറ്റായാൽ സോഡാ ആലമെന്നും (Na2SO4·Al2(SO4)3·24H2O) അമോണിയം സൾഫേറ്റ് ആണെങ്കിൽ അമോണിയം ആലം (NH4Al(SO4)2·12H2O) എന്നും പറയുന്നു. അലൂമിനിയം സൾഫേറ്റിന് പകരം ക്രോമിയം, ഇരുമ്പ് എന്നിവയുടെ സൾഫേറ്റുകളും ഉപയോഗിക്കാറുണ്ട്. ക്രോം ആലം (K2Cr(SO4)2·12H2O) ഇപ്രകാരം നിർമ്മിക്കുന്ന ഒന്നാണ്). 3) വെണ്‍കാരം പൊടിയും (borax powder-ബോറോണ്‍ എന്ന മൂലകത്തിന്റെ സംയുക്തമായ ഒരു തരം വെളുത്ത പൊടി). 4) നെയ്യ്- (വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്). 5) കര്‍പ്പൂരം പൊടിയും (camphor powder-30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്). 6) നാരങ്ങ നീര്(Lemon juice). എന്നിവ ഉപയോഗിച്ചാണ്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. വിവാഹാതിയായ സ്ത്രീകള്‍ നെറ്റിയില്‍ മുടിയോടു ചേര്‍ന്നു സിന്ദൂരം തൂകിയിരുന്നുവെങ്കില്‍, പണ്ടൊക്കെ സ്ത്രീകള്‍ക്കിടയില്‍ നെറ്റിയില്‍ നിന്നു പകുത്തു കിടക്കുന്ന മുടിയിഴകള്‍ക്കിടയിലൂടെ നീളത്തില്‍ കുങ്കുമം ചാര്‍ത്തുന്നതാണ് പതിവ്. ഇത് പിറ്റിയൂട്ടറി ഗ്രന്ഥി ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.നെറ്റിയിലെ സിന്ദൂരം മുതൽ പല ഹൈന്ദവ ആചാരങ്ങളുടെയും കാരണങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിവുണ്ടാകില്ല.അങ്ങനെ അറിയാത്തവർ കണ്ടോളൂ.ഷെയർ ചെയ്യൂ Facebook Twitter Pinterest WhatsApp Previous articleവിഷുക്കണി വെക്കുന്നത് എങ്ങനെ എന്ന് ഇന്നും നമ്മളിൽ തൊണ്ണൂറു ശതമാനം പേർക്കും അറിയില്ല Next articleഇപ്പോഴും പ്രധാനമന്ത്രിയുടെ ജൻധൻ അക്കൗണ്ട് എങ്ങനെ എടുക്കും എന്ന് 80 ശതമാനം ആളുകൾക്കും അറിയില്ല
ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ് സിയുടെ വിജയ കുതിപ്പ് തുടരുന്നു. അവർ തുടർച്ചയായ നാലാം വിജയം ഇന്ന് സ്വന്തമാക്കി. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഓഡീഷക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദ് എഫ് സിയുടെ വിജയം. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഇന്ന് ഹൈദരാബാദ് മുന്നിൽ എത്തി. ഹാളിചരൺ നർസാരി നൽകിയ പാസിൽ നിന്ന് യാസിർ ആണ് വിജയ ഗോളായി മാറിയ ആ ഗോൾ നേടിയത്. ഹൈദരാബാദിന് ഇത് തുടർച്ചയായ നാലാം വിജയമാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒഡീഷ 9 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. Hyderabad FCIndian Super LeagueOdisha FC Share WhatsAppFacebookTwitterTelegramEmail Newsroom Prev Post അലക്സ് ഹെയിൽസിന്റെ കസുന്‍ രജിത ഓവറിലെ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ – ജോസ് ബട്‍ലര്‍
ഇന്ത്യയിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് സർജനായിരുന്നു (മരക്കര, മദ്രാസ് സ്റ്റേറ്റ്, ഇന്നത്തെ കേരളം) ഡോ. സി. ബാലകൃഷ്ണൻ (സി.ബി.കെ) (1918–1997). ആധുനിക പ്ലാസ്റ്റിക് സർജറിയുടെ തുടക്കക്കാരനായിരുന്ന അദ്ദേഹം 1958 ൽ നാഗ്പൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ [1] [2]ഇന്ത്യയിൽ രണ്ടാമത്തെ സ്വതന്ത്ര പ്ലാസ്റ്റിക് സർജറി വകുപ്പ് സ്ഥാപിച്ചു. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. [3] മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് സ്വർണ്ണമെഡൽ ജേതാവായ ക്യാപ്റ്റൻ (ഡോ) സി ബാലകൃഷ്ണനെ 1946 ൽ ഒന്നാം നമ്പർ യൂണിറ്റിൽ താൽക്കാലിക കമ്മീഷൻഡ് ഓഫീസറായി നിയമിച്ചു (കമാൻഡിംഗ് ഓഫീസർ തോമസ് ഗിബ്സൺ ആയിരുന്നു. എമർജൻസി കമ്മീഷൻഡ് ഓഫീസറായി ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ചേർന്നിരുന്നു. 1947 ൽ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി പ്ലാസ്റ്റിക് സർജറിയിൽ കൂടുതൽ പരിശീലനം നേടി. അവിടെ തോമസ് പോംഫ്രെറ്റ് കിൽനർ, സർ ഹരോൾഡ് ഗില്ലീസ് എന്നിവരോടൊപ്പം പ്രവർത്തിച്ചു . ഡോ. സി. ബാലകൃഷ്ണൻ 1950 ൽ യുകെയിൽ നിന്ന് മടങ്ങിയെത്തി. നാഗ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചററായി ചേർന്നു. രാജ്യത്തെ രണ്ടാമത്തെ സ്വതന്ത്ര പ്ലാസ്റ്റിക് സർജറി വകുപ്പ് 1958 ൽ നാഗ്പൂരിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൃഷ്ടിച്ചു. [4] അസോസിയേഷൻ ഓഫ് പ്ലാസ്റ്റിക് സർജൻസ് ഓഫ് ഇന്ത്യയുടെ (എപിഎസ്ഐ) ആദ്യത്തെ സമ്മർ കോൺഫറൻസ് 1964 ൽ നാഗ്പൂരിൽ നടന്നു. നാഗ്പൂർ പ്ലാസ്റ്റിക് സർജറി വകുപ്പിന്റെ എച്ച്ഒഡി സ്ഥാനം രാജിവച്ച ശേഷം 1966 ൽ ചണ്ഡിഗഡിലെ പിജിഐഎമ്മറിൽ ഡിപാർട്ട്മെന്റ് ഓഫ് പ്ലാസ്റ്റിക് സർജറി സ്ഥാപിച്ചു.[5] തർക്കംതിരുത്തുക ഡോ. ബാലകൃഷ്ണൻ ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറിയുടെ ആദ്യത്തെ സ്വതന്ത്ര വിഭാഗം ആരംഭിച്ചതായി തെറ്റായി പറഞ്ഞിട്ടുണ്ട്. 1956 ൽ കൊൽക്കത്തയിലെ ഐപിജിഎംആർ, എസ്എസ്കെഎം ഹോസ്പിറ്റൽ (മുമ്പ് പ്രസിഡൻസി ജനറൽ ഹോസ്പിറ്റൽ) എന്നിവിടങ്ങളിൽ ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത് മുറാരി മോഹൻ മുഖർജിയാണ്. അവലംബംതിരുത്തുക ↑ "History Of Indian Plastic Surgery". Association of Plastic Surgeons of India. മൂലതാളിൽ നിന്നും 2020-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-30. ↑ First plastic surgery department in India, was at Armed Forces Medical College, Pune by Dr. R.N.Sinha. ↑ http://pgimer.edu.in/PGIMER_PORTAL/PGIMERPORTAL/home.jsp ↑ "Plastic Surgery". Government Medical College, Nagpur. മൂലതാളിൽ നിന്നും 2020-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-30. ↑ "Department of Surgery: Department Introduction". PGIMER. മൂലതാളിൽ നിന്നും 2013-02-03-ന് ആർക്കൈവ് ചെയ്തത്. Classification of cleft lip and palate by Prof. C. Balakrishnan; now known as Nagpur Classification. Balakrishnan C. (1975) Indian Classification of Cleft Lip and Palate. Ind. J. Plast. Surg. Vol 8, No. 1, p23-24. "https://ml.wikipedia.org/w/index.php?title=സി._ബാലകൃഷ്ണൻ_(പ്ലാസ്റ്റിക്_സർജൻ)&oldid=3800455" എന്ന താളിൽനിന്ന് ശേഖരിച്ചത്
ചേച്ചി അല്പം കൂടി മൊബൈൽ താഴ്ത്തി പിടിക്ക് അയ്യട മോനെ ഇത്ര മതി എന്റെ മുത്തല്ലേ പ്ലീസ് ചക്കരേ കഴിഞ്ഞ ആഴ്ച കണ്ടതല്ലേ ഇനിയിപ്പോൾ അടുത്ത ആഴ്ച നമ്മൾ വീണ്ടും കാണുമല്ലോ. എങ്കിലും ഇപ്പോൾ ഒരുതവണ ഇച്ചായൻ വിളിക്കാൻ സമയമായി എന്നാൽ ശരി മുത്തേ നാളെ കാണാം പിന്നീട് മറുപടിക്ക് കാത്തു നിൽക്കാതെ റീന വീഡിയോ കോൾ കട്ട് ചെയ്തു. നിരാശയോടെ അവൻ മൊബൈൽ കട്ടിലിലേക്ക് ഇട്ട് മലർന്നു കിടന്നു. കഴിഞ്ഞ ആഴ്ച അവളുടെ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ കാണാൻ പോയതും പിന്നീട് നടന്നതും ഒക്കെ അവൻ മനസ്സിൽ ഓർത്തെടുത്ത് തലയിണയിൽ കെട്ടിപ്പിടിച്ചു കിടന്നു. മെസ്സേജിന്റെ ശബ്ദം കേട്ടാണ് ബാലു ഉറക്കത്തിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ സമയം ഒരു മണി ആയിരിക്കുന്നു. നീ ഉറങ്ങിയോ എഴുന്നേൽക്കട വീണ്ടും ഫാത്തിമയുടെ മെസ്സേജ് വന്നു. നിൻറെ ഇക്ക ഉറങ്ങിയോ പുള്ളിക്കാരന് അവിടെ നൈറ്റ് ഡ്യൂട്ടി ആണ്. അപ്പോൾ നമുക്ക് വെളുക്കുന്നത് വരെ സമയമുണ്ടല്ലോ. അപ്പോൾ കുട്ടനെ ഉറങ്ങണ്ടേ. ഇന്ന് എൻറെ പാത്തുവിന് ഞാൻ ഉറക്കില്ല. പിന്നെ ഉറക്കാതെ എന്ത് എടുക്കാൻ പോവുകയാണ്. പാത്തു വീഡിയോ കോൾ വായോ ഞാൻ പറഞ്ഞു തരാം. പിന്നെ രണ്ടുപേരും ഉറക്കത്തിൽ വീഴുന്നത് വരെ ബീപ്പ് എന്ന ശബ്ദം മാത്രം. ഈ പാത്തുവും റീനയും മാത്രമല്ല ഒരുപാട് പേരുണ്ട് ബാലുവിന്റെ ലിസ്റ്റിൽ. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിലെ ചതിക്കുഴി അറിയാത്ത വീട്ടമ്മമാർ ആണ്. ഓരോരുത്തരെയും ഫ്രണ്ട് ആകുമ്പോൾ അവരോട് പോയി സംസാരിച്ച് അവരുടെ ദൗർലഭ്യം മനസ്സിലാക്കി അവരെ തൻറെ അടുക്കലേക്ക് അടുപ്പിക്കാൻ അവനെ ഒരു പ്രത്യേക കഴിവാണ് ഉള്ളത്. ആദ്യം സുഹൃത്തായും പിന്നീട് അവൻറെ യഥാർത്ഥ ആവശ്യത്തിലേക്ക് അവരെ കൊണ്ടുവരുകയും ചെയ്യും. അപ്പോഴേക്കും അവൻ പൂർണ്ണമായും അവരുടെ വിശ്വാസം പിടിച്ചു പറ്റിയിട്ടുണ്ടാകും. പറഞ്ഞിട്ട് കാര്യമില്ല ആഗ്രഹിക്കുന്ന ആളിൽ നിന്നും ലഭിക്കേണ്ട സ്നേഹവും പരിഗണനയും മറ്റൊരാൾ വാരി തരുമ്പോൾ മനസ്സ് അങ്ങോട്ട് ചാടി പോകുന്നത് സ്വാഭാവികമാണ്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.
ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഇരിങ്ങാലക്കുടയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. Web Team First Published Sep 27, 2022, 11:06 PM IST തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ്സില്‍ പതിനേഴ് കാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് തൃശൂര്‍ പോക്സോ കോടതി റിമാന്‍റ് ചെയ്തത്. ഇന്നലെ ഇരിങ്ങാലക്കുടയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി (164) രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂളിലെ പെരുമാറ്റത്തിൽ മാറ്റം, കൗൺസിലിംഗിൽ 13 കാരി ബന്ധു പീഡിപ്പിച്ച വിവരം വെളിപ്പെടുത്തി; കൊല്ലത്ത് അറസ്റ്റ് അതേസമയം കൊല്ലത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത കുളത്തുപ്പുഴയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റിലായെന്നതാണ്. കൊട്ടവട്ടം സ്വദേശിയായ 38 വയസുള്ള സന്തോഷിനെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസുകാരിയായ വിദ്യാ‍ർഥിനിയുടെ സ്കൂളിലെ പെരുമാറ്റം കണ്ട് അധ്യാപകർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. അധ്യാപകരുടെ സംശയത്തെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് കുളത്തുപ്പുഴ സ്വദേശിനിയായ പതിമൂന്നുകാരിയെ ബന്ധുകൂടിയായ സന്തോഷ് നിരന്തരം പീഡിപ്പിച്ച വിവരം പുറംലോകത്തേക്കെത്തിയത്. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കണ്ടതോടെയാണ് അധ്യാപകർക്ക് സംശയം ജനിച്ചത്. കുട്ടിയെ നിരീക്ഷിച്ച അധ്യാപകർ സംശയം സ്‌കൂൾ അധികൃതരെ അറിയക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു അറിയുന്നത്. കൗൺസിലിംഗിൽ കുട്ടി പറഞ്ഞ വിവരങ്ങൾ അധ്യാപകര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പ്രതിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് സന്തോഷ് സമ്മതിച്ചെന്ന് കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ ഗിരീഷ് അറിയിച്ചു. ഇതേ തുടർന്ന് പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്. 90 ദിനം വരെ ശേഷിപ്പുകൾ കണ്ടെത്തുന്ന പരിശോധന, നിർണായകം; അഭിമുഖം ലഹരി ഉപയോഗിച്ചെങ്കിൽ ശ്രീനാഥ് ഭാസി കുടുങ്ങും
ഉ: ആര്‍ക്കും അവരവര്‍ക്ക്‌ യോജിച്ച ആസനത്തിലിരിക്കാം. എന്നാലും ആസനം കൂടാതെ ധ്യാനിക്കാന്‍ പാടില്ലെന്നില്ല. ധ്യാനത്തിനു സമയനിര്‍ണ്ണയമോ മറ്റു ചട്ടവട്ടങ്ങളോ ഒന്നുമില്ല. ചോ: മറുരാജ്യക്കാര്‍ക്ക്‌ യോജിക്കുന്ന പ്രത്യേക സാധനകള്‍ എന്തെങ്കിലും ഉപദേശിക്കാറുണ്ടോ? ഉ: ഉപദേശങ്ങള്‍ വ്യക്തികളുടെ മനോവികാസമൊപ്പിച്ചിരിക്കുമെന്നേയുള്ളൂ. പ്രത്യേക നിബന്ധനകളൊന്നുമില്ല. യോഗമാര്‍ഗ്ഗത്തിന്റെ പല പ്രരംഭനടപടികളെപ്പറ്റിയും ഇവാന്‍സ്‌ ചോദിച്ചു. അവയെല്ലാം യോഗത്തിനനുകൂലമായിട്ടുള്ളവതന്നെ. യോഗം ജ്ഞാനത്തെ ഉറ്റുനോക്കുന്നു. ആ ആത്മജ്ഞാനം തീര്‍ന്നനിലയാണെന്നും ഉത്തരം പറഞ്ഞു. ചോ: കര്‍മ്മം ചെയ്യുന്നത്‌ ആത്മസാക്ഷാത്കാരത്തിനു തടസ്സമാണോ? ഉ: അല്ല. അറിഞ്ഞവന്‌ ആത്മാവൊന്നേ സത്യം. അവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒന്നും അവനെ ബന്ധിക്കുന്നില്ല. കര്‍മ്മങ്ങള്‍ വ്യാവഹാരികമാണ്‌. കര്‍മ്മം താനേ നടക്കും. ആത്മാവതില്‍പ്പെടുന്നില്ല. ആത്മാവ്‌ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുമെന്നേയുള്ളൂ. കര്‍മ്മത്തിലിരുന്നുകൊണ്ടു തന്നെ ജ്ഞാനാഭ്യാസം ചെയ്യാവുന്നതേയുള്ളൂ. ആരംഭത്തില്‍ ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാലും പിന്നീട്‌ അതെളുപ്പമായിത്തീരുകയും കര്‍മ്മം ജ്ഞാനാഭ്യാസത്തിനോ ജ്ഞാനം കര്‍മ്മനിര്‍വ്വഹണത്തിനോ തടസ്സമായിത്തീരാതിരിക്കുകയും ചെയ്യും. ചോ: അഭ്യാസമെന്നു പറയുന്നതെന്താണോ? ഉ: അത്‌ ‘ഞാന്‍ ‘ എന്നു പറയുന്ന അഹങ്കാരത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ള അന്വേഷണമാണ്‌. ‘ഞാന്‍ ‘ ആരാണെന്നു കണ്ടുപിടിക്കൂ. തുടര്‍ന്നന്വേഷിക്കുമ്പോള്‍ ‘ഞാന്‍ ‘ ഇല്ലാതെയാവും. കേവല സച്ചിദാനന്ദസ്വരൂപമാണ്‌ അഹംസ്ഫൂര്‍ത്തിയായി ഉജ്ജ്വലിച്ചത്. അതിനെ മറക്കുമ്പോള്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. അതിനോട്‌ ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവനെ അനര്‍ത്ഥങ്ങള്‍ ബാധിക്കാതിരിക്കും.
വിവാഹത്തിന് നവീനങ്ങളായ പല നിര്‍വചനങ്ങളും നല്കപ്പെടുന്ന ഒരു കാലമാണിത്. വിവാഹബന്ധത്തിനു പകരം കൂടിത്താമസം അഥവാ ‘ലിവിംഗ് റ്റുഗദര്‍’ മാത്രം മതി. അല്ലെങ്കില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ വിവാഹം കഴിക്കുക, രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുക, അതുമല്ലെങ്കില്‍ വിവാഹം പരീക്ഷണാര്‍ത്ഥം നടത്തുക, ലൈംഗികതാത്പര്യങ്ങളോടെമാത്രം സ്ത്രീപുരുഷന്‍മാരടങ്ങുന്ന സമൂഹം ഒന്നിച്ച് ജീവിക്കുക തുടങ്ങി പല രീതിയില്‍. പക്ഷേ ഇത്തരം നിര്‍വചനങ്ങളിലൂടെ ആത്യന്തികമായി സംഭവിക്കുന്ന ദുരന്തം എന്ത് എന്ന് നമ്മള്‍ ആഴത്തില്‍ മനസിലാക്കണം. കൂടിത്താമസം ഒരു ഉദാഹരണമാണ്. കോഹാബിറ്റേഷന്‍ എന്ന പേരില്‍ ഒരു നിശ്ചിതകാലം ഭാര്യാ-ഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുന്നു. പ്രത്യേകിച്ച് ഉടമ്പടികളോ സാമൂഹികബന്ധങ്ങളോ ഒന്നും ഇല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലര്‍ ചെയ്തിട്ടുള്ളതുപോലെ നമ്മുടെ നാട്ടിലും ചിലര്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നു. വിവാഹം എന്ന സംവിധാനം ആവശ്യമില്ലെന്ന ചിന്തയാണ് അവരുടേത്. വിവാഹം ബന്ധനമാണ്, സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന് ചിന്തിക്കുന്ന വ്യക്തികള്‍. വാസ്തവത്തില്‍ ബന്ധങ്ങളെ ആഴത്തില്‍ മനസിലാക്കുമ്പോള്‍, ആ സ്വാതന്ത്ര്യക്കുറവുതന്നെയാണ് ആത്യന്തികമായി ആ ബന്ധത്തെ ഹൃദ്യമാക്കി നിര്‍ത്തുന്നത് എന്ന് നാം തിരിച്ചറിയണം. കാരണം, അപരനോടുള്ള കരുതലിനെപ്രതി- ജീവിതപങ്കാളിയോടുള്ള കരുതലിനെപ്രതി- എന്റെ സ്വാതന്ത്ര്യത്തിന് ഞാന്‍ ബോധപൂര്‍വം കുറവുകള്‍ വരുത്താന്‍ സന്നദ്ധത കാണിക്കുന്നു എന്നതാണ് ദാമ്പത്യത്തിന്റെ സൗന്ദര്യം. അപ്രകാരം സ്വന്തം സ്വാര്‍ത്ഥതയെ അതിജീവിക്കാന്‍ തങ്ങള്‍ തയാറല്ല എന്നതാണ് പലപ്പോഴും കൂടിത്താമസത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് സ്വാര്‍ത്ഥതയുടെ ബഹിര്‍സ്ഫുരണമായാണ്, സ്വാര്‍ത്ഥതയ്ക്കുള്ള ഒരു അംഗീകാരമായിട്ടാണ്, കൂടിത്താമസം പരിഗണിക്കപ്പെടേണ്ടത്. ഭീരുക്കളുടെ ടെക്‌നിക് കൂടിത്താമസം ഭീരുക്കളുടെ ഒരു തന്ത്രമാണ്. പ്രശ്‌നം, എനിക്ക് സ്ഥായിയായ തീരുമാനങ്ങളെടുക്കാന്‍ കഴിവില്ല, അഥവാ ഞാന്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനല്ല എന്ന് ചിന്തിക്കുന്ന ഒരു ഭീരുത്വമാണ്. വിവാഹത്തിനുപകരം കൂടിത്താമസത്തെ പ്രയോജനപ്പെടുത്തുന്നവരുടെ ചിന്താഗതിയില്‍ ഈ ഭീരുത്വമുണ്ട്. വിവാഹമെന്നു പറയുന്നത് ജീവിതാന്ത്യംവരെ നിലനില്ക്കുന്ന ഒരു പ്രതിബദ്ധതയാണ്. അതിനുള്ളില്‍ ഒരു സമര്‍പ്പണമുണ്ട്. സ്‌നേഹവും ധീരതയുമുള്ളവര്‍ക്കുമാത്രമേ ആ സമര്‍പ്പണം നടത്താനാവൂ. ‘ആ സമര്‍പ്പണത്തിന് ഞാന്‍ തയാറല്ല. മറിച്ച് എനിക്ക് പറ്റുന്നതാണോ എന്ന് പരീക്ഷിച്ച്, നിരീക്ഷിച്ച് അറിഞ്ഞശേഷമേ അത് ചെയ്യുകയുള്ളൂ’ എന്ന് പറയുന്നത് ജീവിതത്തെക്കുറിച്ച് പ്രത്യാശയില്ലാത്തവരുടെ കാഴ്ചപ്പാടാണ്. മൂന്നാമത്തെ കാര്യം, ഒരു സമൂഹത്തില്‍ ദൈവവിശ്വാസം അന്യമാകുമ്പോള്‍ ദൈവിക കര്‍മമായ വിവാഹം വിലകുറഞ്ഞ് കരുതപ്പെടും. വിവാഹത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും ലക്ഷ്യത്തിലും മനസിലാക്കണമെങ്കില്‍ മനുഷ്യന് ദൈവവിശ്വാസം ആവശ്യമാണ്. ആ വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയ്ക്ക്, വിവാഹം ബാധ്യതയും ശല്യവുമായി മാറുന്നു. വിശുദ്ധ ജോണ്‍ വിയാനി പറഞ്ഞതുപോലെ ‘ദൈവവിശ്വാസമില്ലാതെ ജീവിച്ചുതുടങ്ങിയാല്‍ മനുഷ്യരും മൃഗങ്ങളും തമ്മില്‍ വ്യത്യാസമില്ലാത്ത കാലം വരും.’ കാരണം വിവാഹം സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയുള്ള ഒരു മാര്‍ഗം എന്നതിനപ്പുറത്ത് അതിന് സാമൂഹികപ്രതിബദ്ധതയോ ജീവിതപങ്കാളിയോടുള്ള പ്രതിബദ്ധതയോ മക്കളോടുള്ള പ്രതിബദ്ധതയോ ഉണ്ട് എന്ന് അങ്ങനെയുള്ളവര്‍ ചിന്തിക്കുന്നില്ല. ഇതോ സ്വാതന്ത്ര്യം? കൂടിത്താമസത്തിന്റെ മറ്റൊരു അപകടം സ്വന്തം സ്വാതന്ത്ര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നതാണ്. സ്വാതന്ത്ര്യമെന്നാല്‍ അനിയന്ത്രിതമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുന്നത് ആ മനുഷ്യന്റെ സ്രഷ്ടാവായ ദൈവം അവനെക്കുറിച്ച് കണ്ട സ്വപ്നത്തെ അവന്‍ ജീവിച്ച് പൂര്‍ത്തീകരിക്കുമ്പോഴാണ്. മറിച്ച് സ്വന്തം ബലഹീനതകളെയും ഭീരുത്വങ്ങളെയും ജഡമോഹങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ടുമാത്രം ജീവിതത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണതയില്‍ ജീവിക്കാം എന്ന് കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. കൂടിത്താമസം നടത്തുന്നവര്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിച്ചേക്കാം. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് വിവാഹത്തിന്റെയോ കുടുംബത്തിന്റെയോ പരിരക്ഷകള്‍ നിയമപരമായിപോലും അവകാശപ്പെടാന്‍ സാധിക്കില്ല. ആ കുഞ്ഞുങ്ങളെ ആര് വളര്‍ത്തും? കൂടിത്താമസം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം, ജനിച്ച കുഞ്ഞ് എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും. അപ്പന്റെ സ്‌നേഹവും അമ്മയുടെ സ്‌നേഹവും ആ കുഞ്ഞിന് നഷ്ടപ്പെടുന്നു. എന്നാല്‍ അത് അവര്‍ക്ക് ഒരു വിഷയമേ അല്ല. ഓരോ വ്യക്തിയും സ്വന്തം സുഖവും സന്തോഷവും മാത്രം തേടി നടക്കുന്ന ഒരു ലോകം. ‘ഹിഡോനിസ്റ്റിക് കള്‍ച്ചര്‍’ അഥവാ സുഖാന്വേഷണത്തിന്റെ സംസ്‌കാരമാണ് അത്. ആ സംസ്‌കാരത്തില്‍ കുഞ്ഞുങ്ങളെ ബാധ്യതയായി കരുതുന്നു. ഏത് സമയത്തും ഉപേക്ഷിക്കാവുന്ന കളിപ്പാട്ടംപോലെ കുഞ്ഞുങ്ങളെ പരിഗണിക്കുന്നു. ഇതാണ് കൂടിത്താമസത്തിലെ ഗുരുതരമായ സാമൂഹിക പ്രത്യാഘാതം. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം കൂടിത്താമസങ്ങള്‍ ഉള്‍പ്പെടെ വിവാഹത്തിന് പകരമായുള്ള സംവിധാനങ്ങള്‍ സമൂഹത്തിന്റെ നിലനില്പിന് അപകടകരമാണ്. വിശ്വാസത്തിന്റെയോ മതത്തിന്റെയോ കാഴ്ചപ്പാടുകൊണ്ടു മാത്രമല്ല അത്. അത്തരം ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ നാളിതുവരെയും ഒരു സമൂഹത്തെ ഭദ്രമായി മുന്നോട്ട് നയിച്ച കുടുംബം എന്ന സംവിധാനം ഇല്ലാതായിത്തീരുകയും അതുവഴി സമൂഹം ശിഥിലമാവുകയും ചെയ്യുന്നു. അതിനാല്‍, ഒരു സമൂഹത്തിന്റെ സര്‍വനാശം കൊതിക്കുന്നവര്‍ക്കുമാത്രമേ വിവാഹത്തിന് പകരം കൂടിത്താമസം എന്നതുപോലുള്ള ആശയങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുകയുള്ളൂ. അവയെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ തിന്മയുടെ സാമ്രാജ്യം വളര്‍ത്തുവാന്‍ പരിശ്രമിക്കുന്നുവെന്ന് കരുതേണ്ടിവരും. അത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്ന സാമൂഹിക വിശാരദന്മാര്‍ സമൂഹത്തോട് നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്ന് വിലയിരുത്തേണ്ടിയും വരും.
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാൾ ആണ് ഐ വി ശശി. നിരവധി സിനിമകൾ ആണ് ഐ വി ശശി സംവിധാനം ചെയ്തത്. ഇന്നും പ്രേക്ഷകർ ഓർമിക്കും തരത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാളത്തിന് സമ്മാനിച്ചത്. നിരവധി നല്ല ചിത്രങ്ങൾ ഐ വി ശശിയുടേതായി മലയാളത്തിൽ ഒരുങ്ങിയിട്ടുണ്ട്. അവയ്‌ക്കെല്ലാം തന്നെ ആരാധകരും ഏറെ ആണ്. കൂടാതെ നിരവധി താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ ഓരോ ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ളത്. സാധാരണ സിനിമകളിൽ ആ കാലത്തെ ഒന്നോ രണ്ടോ തിരക്കുള്ള താരങ്ങൾ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക. എന്നാൽ ഐ വി ശശി സിനിമകളിൽ ആ കാലത്തെ തിരക്കുള്ള മുഴുവൻ താരങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ശശി തന്റെ മിക്ക സിനിമകളും ചെയ്തിട്ടുള്ളത് എന്നത് ആണ് അദ്ദേഹത്തെ മറ്റു സംവിധായകരിൽ നിന്നും വ്യത്യസ്തർ ആക്കുന്നത്. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ആണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഐ വി ശശിയുടെ ഓർമ്മ ദിവസം ഒരു ആരാദകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജേഷ് ലീല എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മൾട്ടി സ്റ്റാർ ചിത്രങ്ങളെ പുഷ്പം പോലെയാണ് ക്രാഫ്റ്റ് ചെയ്തത് എന്ന് കാണുന്നവർക്ക് തോന്നിപ്പിക്കുന്ന സംവിധായകൻ. ആൾക്കൂട്ട ചിത്രീകരണത്തിന് പാഠ പുസ്തകം തന്നെയായിയിരുന്നു ശശി സാർ പടങ്ങൾ എന്ന് പറഞ്ഞാൽ തെറ്റാവാൻ ചാൻസില്ല. അത് പോലെ എം ടി യുടെ എഴുത്തിനെ തങ്ങളുടെ പ്രതിഭ കൊണ്ടും ,പേര് കൊണ്ടും സൈഡാക്കിയവരല്ലേ ഐ വി ശശിയും ഭരതനും എന്നും തോന്നിയിട്ടുണ്ട്( ‘ഉയരങ്ങളിൽ ‘ താഴ്വാരം ഒക്കെ ഈയിടെ കണ്ടപ്പോ ഫീൽ ചെയ്തതാണ് ,അത് എം ടി യു ടെ എഴുത്താണ് എന്ന് അറിഞ്ഞിരുന്നില്ല മറിച്ച് വടക്കൻ വീരഗാഥ , പരിണയം ,സുകൃതം ഒക്കെ കാണുന്നതിന് മുൻപേ എം ടി പടം എന്ന ലേബൽ ആയിരുന്നു ) എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ശശി സാർ ഒരു സംഭവം തന്നെയായിരുന്നു, ഇതും കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്കൾ, ഇതോടൊപ്പം ഈ നാട്, വാർത്ത , അങ്ങനെ ഒരുപാടുണ്ട്. മമ്മൂട്ടി 37 സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്, 1921 ആണോ കൂടുതൽ ആക്ടേഴ്സ് ഉള്ളത് ? തുടങ്ങി നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഐ വി ശശിയുടെ ഓർമ്മ ദിവസം.
അവൻ പെട്ടന്ന് തന്നെ ഡോർ തുറന്ന് പുറത്ത് ഇറങ്ങി പുറത്ത് നല്ല തണുപ്പാണ്, സഹിക്കാവുന്നതിലും അപ്പുറം അപ്പോഴാണ് ഒരുത്തനെ പൂർണ നഗ്നനായി പുറത്ത് നിർത്തുന്നത്, ഞാനും പുറത്തേക്കിറങ്ങി,. ആ ജനലിന്റെ സൈഡിൽ പോയി നാല് കാലിൽ നിൽക്ക്, ഞാൻ പറഞ്ഞു. അവൻ വേഗം തന്നെ അങ്ങോട്ട് പോയി നാല് കാലിൽ നിന്നു. ഞാൻ വീട്ടിലെ പട്ടിയെ കെട്ടുന്ന ചങ്ങല കൊണ്ടുവന്നു അവന്റെ കഴുത്തിൽ കെട്ടി മെറ്റെ സൈഡ് ജനലിൽ ലോക്ക് ചെയ്ത് വെച്ചു….. ഇന്ന് രാത്രി ഇവിടെ കിടക്ക്, അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചു എന്റെ റൂമിലേക്ക് പോയി,. ഞാൻ ബെഡിൽ കയറി കിടന്നു…. പാവം ഇത്രയ്ക്ക് ഒന്നും ചെയ്യണ്ടായിരുന്നു, അവനു നന്നായി വേദനിച്ചു കാണും, ഞാൻ സ്വയം പറഞ്ഞു….. ആഹ് കുറച്ചു അനുഭവിക്കട്ടെ എന്നാലേ അനുസരണ പഠിക്കു, എന്നിട്ട് വേണം അവനെ സ്നേഹിച്ചു കൊല്ലാൻ… ഹ. സോറി, ഞാൻ എന്നെ പരിചയപെടുത്തിയില്ലല്ലോ എന്റെ പേര് ശ്രീദേവി,ഞാൻ ഒരു അനാഥാലയത്തിൽ ആണ് വളർന്നത്, പഠിക്കാൻ മിടുക്കി ആയത് കൊണ്ട് തന്നെ എന്നെ അവർ നന്നായി പഠിപ്പിച്ചു, എന്റെ 24 വയസ്സിലാണ് എനിക്ക് ഗവണ്മെന്റ് കോളേജിൽ ലെക്ചർർ ആയി ജോലി കിട്ടുന്നത്, അപ്പോഴേക്കും ഞാൻ താമസം ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. കുടുംബം എന്ന് പറയാൻ ആരും ഇല്ലാത്തത് കൊണ്ട് എനിക്ക് മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നു… എനിക്ക് അടുത്തകൂട്ടുകാരി എന്ന് പറയാൻ ഉണ്ടായിരുന്നത് സോഫി ആയിരുന്നു, ഒരു കോട്ടയം അച്ചായത്തി, ഒരു പാവം ആയിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിച്ചു ഇപ്പൊ ഒരേ കോളേജിൽ പഠിപ്പിക്കുന്നു.. ഞങ്ങളുടെ കോളേജിലിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു, ജിതേഷ്, 28 വയസ്സ് ഉണ്ടായിരുന്നു… സോഫിയുമായി നല്ല കൂട്ട് ആയിരുന്നു അദ്ദേഹം,. എന്നെ കണ്ടാൽ ചിരിക്കും ഞാനും ചിരിക്കും അത്രയേ ഉണ്ടായിരുന്നുള്ളു…. അങ്ങനെ ഇരിക്കെ ഒരു ദിവസം കോളേജിൽ ക്ലാസ്സ്‌ കഴിഞ്ഞ് ഞാനും സോഫിയും കൂടി ഹോസ്റ്റലിലേക്ക് പോകുവായിരുന്നു.
ഉപയോക്തൃസംഘങ്ങൾ കാണുക Hrishikesh.kb (സംവാദം | സംഭാവനകൾ) എന്ന ഉപയോക്താവിന്റെ ഉപയോക്തൃ അവകാശങ്ങൾ കാണുന്നു അംഗത്വമുള്ളത്: സ്വതേ റോന്തുചുറ്റുന്നവർ, റോന്തു ചുറ്റുന്നവർ, മുൻപ്രാപനം നടപ്പാക്കുന്നവർ അന്തർലീനമായ അംഗത്വം: യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ ഉപയോക്തൃ അവകാശ രേഖ 12:23, 1 ജനുവരി 2013 Hrishikesh.kb എന്ന ഉപയോക്താവിന്റെ സംഘ അംഗത്വം, സ്വതേ റോന്തുചുറ്റുന്നയാൾ എന്നതിൽ നിന്നു സ്വതേ റോന്തുചുറ്റുന്നയാൾ, റോന്തു ചുറ്റുന്നവർ ഒപ്പം മുൻപ്രാപനം ചെയ്യുന്നയാൾ എന്നതിലേക്ക്, Kiran Gopi സംവാദം സംഭാവനകൾ മാറ്റിയിരിക്കുന്നു (Per Request) 10:07, 13 ഫെബ്രുവരി 2012 Hrishikesh.kb എന്ന ഉപയോക്താവിന്റെ സംഘ അംഗത്വം, (ഒന്നുമില്ല) എന്നതിൽ നിന്നു സ്വതേ റോന്തുചുറ്റുന്നയാൾ എന്നതിലേക്ക്, Kiran Gopi സംവാദം സംഭാവനകൾ മാറ്റിയിരിക്കുന്നു (സ്വതേ റോന്തുചുറ്റുന്നു.) "https://ml.wikipedia.org/wiki/പ്രത്യേകം:ഉപയോക്തൃഅവകാശങ്ങൾ/Hrishikesh.kb" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്! കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്‍റെ ഉപയോഗം കുറയ്ക്കാന്‍ മുള സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില്‍ കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്‍ കരിയര്‍ ഗൈഡന്‍ ക്ലാസിനിടെ ഒമ്പതില്‍ തോറ്റു, റോഡുപണിക്ക് പോയി…4 പി ജിയും ഡോക്റ്ററേറ്റും നേടിയ ഷെരീഫിന്‍റെ കഥ ശ്രീധര്‍ രാധാകൃഷ്ണന്‍റെ വസന്തം എന്ന വീട് ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട് ‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന്‍ ചോദിക്കുന്നു വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ 51 തരം പപ്പടങ്ങള്‍! തക്കാളിയും മത്തനും കാരറ്റും വെണ്ടയും… എന്തും പപ്പടമാക്കുന്ന മുന്‍ ടെക്നിക്കല്‍ അധ്യാപകന്‍ 9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്‍ഫോണ്‍സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന്‍ മാഷും സംഘവും എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്… പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്‍ കൊത്തും കിളയുമില്ലാതെ ഒന്നരയേക്കര്‍ ഭൂമി, അതില്‍ നിറയെ അപൂര്‍വ്വ ഔഷധങ്ങള്‍: നാട് ഔഷധഗ്രാമമാക്കാന്‍ ഒരധ്യാപകന്‍റെ ശ്രമങ്ങള്‍
ഹൃദയം കീഴടക്കുകയാണ്. തനിക്ക് ലഭിച്ച സ്വര്‍ണത്തിന്റെ രണ്ട് കമ്മലുകള്‍ ഉടമസ്ഥന് തിരികെ നല്‍കിയാണ് അയാള്‍ മാതൃകയായത്. ഇക്കാര്യം ഒരാള്‍ ട്വിറ്റര്‍ വഴിയാണ് പുറംലോകത്തെ അറിയിച്ചത്. ശീഷന്‍ ഘാതക്കിന്റെ വീട്ടിലാണ് അവരുടെ വീടിന് അടുത്തുള്ള നിലത്തില്‍ ജോലി ചെയ്യുകായാണ് ജോലിക്കാരന്‍. രാവിലെ ഇവരുടെ വീട്ടില്‍ ആരോ തട്ടുന്നത് കേട്ടാണ് അവര്‍ പുറത്തിറങ്ങിയത്. അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. അയാള്‍ അവരോട് എന്തെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടുവോ എന്നു ചോദിച്ചു. Attach plot to our home is under construction. Today our door was knocked. My brother went out and this labor asked if we had lost something of gold ever? My bro said, yes, one ear ring of a pair, but that was back in 2015. He pulled it out of his pocket and gave it to us 🙏 pic.twitter.com/YFNdg1FRxu — Zeeshan Khattak (@khattak) November 15, 2018 അപ്പോള്‍ ഘാതക്കിന്റെ സഹാദരന്‍ 2015ല്‍ നഷ്ടപ്പെട്ട കമ്മലുകളുടെ കാര്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും പറമ്പില്‍ കിടന്നു കിട്ടിയ കമ്മുകള്‍ വച്ചു നീട്ടി. ഇതില്‍ സന്തുഷ്ടരായ കുടുംബം അയാള്‍ക്ക് കാശ് വെച്ചു നീട്ടിയെങ്കിലും അദ്ദേഹം അതു നിരസിക്കുകയായിരുന്നു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺവൻഷൻ 2019 ജനുവരി 21 മുതൽ 27 വരെ പ്രത്യാശ നഗർ ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന കൺവൻഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനുവേണ്ടി 2018 നവംബർ 5 മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ശുശ്രുഷകന്മാരും വിശ്വാസികളും ഉപവസിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. Download ShalomBeats Radio Android App | IOS App കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ ദൈവസഭ ഓവർസിയർ റവ കെ.സി സണ്ണിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അലോചന മിറ്റിങ്ങിൽ ചുമതലപ്പെടുത്തി കുടുതൽ ആളുകളെ കമ്മറ്റിയിൽ ഉൾപ്പെടുത്തുന്നതിനായി വിണ്ടും കമ്മറ്റി വിളിക്കുവാൻ തിരുമാനിച്ചിരിക്കുന്നു.
മലയാള ശിക്കാര്‍സാഹിത്യത്തിനു വലിയൊരു മുതല്‍ക്കൂട്ടാണ് എം. പി. ശിവദാസമേനോന്‍. മലബാര്‍ നായാട്ടിന്റെ കഥകളും ഓര്‍മ്മക്കുറിപ്പുകളും ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച പുസ്തകമാണ് മലബാറിലെ ശിക്കാറ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സറ്റോറിലൂടെ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പുസ്തകത്തെക്കുറിച്ച് 2021 ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയില്‍ വി. മുസഫര്‍ അഹമ്മദ്‌ എഴുതിയ ലേഖനത്തില്‍ നിന്നും , പുനഃപ്രസിദ്ധീകരണം മലബാര്‍ കലാപകാലത്ത് മലയാളിയായ ഒരു നായാട്ടുകാരന്‍ (ബ്രിട്ടീഷ് നായാട്ടുകാരനല്ല, കൊളോണിയല്‍ പട്ടാളത്തിലോ പോലീസിലോ അംഗവുമായിരുന്നില്ലാത്ത ഒരാള്‍) ‘ഒരാക്രമി സംഘത്തെ’ വെടിവെച്ചുവീഴ്ത്തുകയും (ഏറ്റുമുട്ടല്‍ എന്ന പദം തന്നെ ഇതിനെ കുറിക്കാന്‍ കൃത്യമായി ഉപയോഗിച്ചിരിക്കുന്നു) അതിനുള്ള പാരിതോഷികമായി എം. എസ്പിയില്‍ (മലപ്പുറം/മലബാര്‍സ്‌പെഷ്യല്‍ പോലീസ്-മലബാര്‍ കലാപത്തിന്റെ അതേ പ്രായമുള്ള പോലീസ് സേന ഇന്നും അതേ പേരോടെ തുടുരുന്നു) ഉയര്‍ന്ന ഉദ്യോഗസ്ഥനാവുകയും ചെയ്ത സാഹചര്യത്തെക്കുറിച്ച് നായാട്ടുകഥകളെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ പമരാര്‍ശിക്കുന്നു. ഒരു പക്ഷെ ഈ പരാമര്‍ശം മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷിക വേളയിലും അക്കാദമിക്കുകളോ ചരിത്രകാരന്‍മാരോ പൊതുസമൂഹമോ (കലാപത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും) ശ്രദ്ധിക്കുകയോ ചര്‍ച്ചക്കെടുക്കുയോ ചെയ്തിട്ടില്ല. ബ്രിട്ടീഷ് കൊളോണിയല്‍ രേഖകളെ മാത്രം ആസ്പദമാക്കി മലബാര്‍ കലാപത്തെ സമീപിക്കുന്ന പൊതുരീതി ശക്തമായതിനാല്‍ തദ്ദേശീയമായ രേഖപ്പെടുത്തലുകളെ, അതില്‍ നിന്നും പുറത്തു വരുന്ന വിവിധ വിവരങ്ങളേയും ആഖ്യാനങ്ങളേയും ശ്രദ്ധിക്കാന്‍ ചരിത്രകാരന്‍മാര്‍ പൊതുവില്‍ താല്‍പര്യം കാണിച്ചിട്ടില്ലെന്ന് കാണാം. അതിനാല്‍ മലബാര്‍ കലാപ പഠനങ്ങള്‍ (അംഗീകരിക്കുന്നതാണെങ്കിലും എതിര്‍ക്കുന്നതാണെങ്കിലും) ആവര്‍ത്തനങ്ങളായി മാറുക പതിവാണ്. ഈ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ എം.പി. ശിവദാസ മേനോന്റെ ‘മലബാറിലെ ശിക്കാറ്’ എന്ന വേട്ടക്കഥകളുടെ പുസ്തകത്തില്‍ കലാപത്തെക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ്. മാപ്പിളമാരെ ബ്രിട്ടീഷ് അനുകൂലികളായ തദ്ദേശവാസികള്‍ എങ്ങിനെ കൈകാര്യം ചെയ്തുവെന്നതിന്റെ അതിശക്തമായ സത്യവാങ്മായി ഇതു മാറുന്നു. മലബാറില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഖാന്‍ ബഹദൂര്‍ പട്ടം കിട്ടിയവരും ഇതു തന്നെയാണ് എന്നതിന് വാമൊഴി ആഖ്യാനങ്ങളില്‍ നിരവധി തെളിവുകളുണ്ട്. അതോടൊപ്പം ഇത്തരം ‘ഏറ്റുമുട്ടല്‍’ കൊലകളെ ഒരു വീരകൃത്യമായി ആധുനിക വിദ്യാഭ്യാസം അക്കാലത്ത് ലഭിച്ച ഒരാള്‍ രേഖപ്പെടുത്തിയതിന്റെ രേഖകൂടിയായി മലബാറിലെ ശിക്കാര്‍ മാറുന്നു. നരിനായാട്ടില്‍ ആരംഭിച്ച് നരനായാട്ടിലെത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന നായാട്ടുപുസ്തകമായാണ് ഇപ്പോള്‍ ആ കൃതി വായിക്കാന്‍ കഴിയുക.