text
stringlengths
341
366k
Image Credit :: https://www.google.com/imgres?imgurl=https://ichef.bbci.co.uk/news/660/cpsprodpb/E3B0/production/_107088285_054158544.jpg&imgrefurl=https://www.bbc.com/news/world-asia-india-48391041&docid=abIUCZ43TemvZM&tbnid=1WiklwjqB-9_-M:&vet=1&w=660&h=371&hl=en-US&source=sh/x/im പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ പ്രസിഡന്‍റ് സീ ജിൻപിംഗുമായി തന്‍റെ രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി തിരഞ്ഞെടുത്തയിടം മഹാബലിപുരമാണ്. ആയിരത്തിയഞ്ഞൂറു വർഷങ്ങൾക്കു മുമ്പുള്ള ചരിത്രപരമായ ബന്ധങ്ങളുടെ സ്മരണകളെ, പുതിയ കാലത്തെ ഇൻഡ്യാ-ചൈനാ നയതന്ത്ര ബന്ധങ്ങളുടെ ഇഴയടുപ്പിക്കുവാൻ, ഉപയോഗിച്ചൂ നോക്കാമായെന്ന ഒരു പരീക്ഷണം. അപ്പുറത്ത് വയനാട് എംപി രാഹുൽ ഗാന്ധിയും ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കി സാദ്ധ്യതകൾ തേടുകയാണ്! 1940 കളുടെ അവസാനം ലോർഡ് മൗണ്ട് ബാറ്റനും ജവഹർലാൽ നെഹ്രുവും ചേർന്ന് നടത്തിയ കുതന്ത്രങ്ങളുടെ ഫലമായി, ഭാരതത്തിന്‍റെ ഭാഗമായി പൂർണ്ണമായി മാറുന്നതിൽ നിന്ന് ഒഴിച്ചു നിർത്തിയ ജമ്മു കശ്മീരാണു വിഷയം. ഇൻഡ്യൻ പാർലമെന്‍റിന്‍റെ ആ വിഷയത്തിലുള്ള തീരുമാനത്തെ അട്ടിമറിക്കുവാൻ നെഹ്രുവിന്‍റെ പേരക്കുട്ടിക്ക് കൂട്ടിനായി മൗണ്ട് ബാറ്റന്‍റെ നാട്ടിൽ നിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന അന്വേഷണത്തിന്‍റെ തിരക്കിലായിരുന്നു രാഹുൽ എന്നതാണ് വാർത്ത. ജമ്മു കാശ്മീരിനെ ഭാരതത്തിന്‍റെ ദേശീയ മുഖ്യധാരയിലെ തിളങ്ങുന്ന താരമായി മാറ്റുകയെന്ന തെളിഞ്ഞ ലക്ഷ്യത്തോടെയാണ്, ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഉം 35A യും നൽകിയ വിശേഷ അധികാരങ്ങൾ ഇൻഡ്യൻ പാർലമെന്‍റ് എടുത്തു കളഞ്ഞത്. ഭാരതതിന്‍റെ ശത്രുപക്ഷത്ത് സ്വയം പ്രതിഷ്ഠിച്ച പാക്കിസ്ഥാനും ആ രാജ്യത്തോടൊപ്പം നിന്ന് ഭാരതീയ താത്പര്യങ്ങളുടെ വഴി മുടക്കുന്ന കോൺഗ്രസ്സ്-കമ്യൂണിസ്റ്റ്-വർഗീയ ഇസ്ലാമിക കൂട്ടുകെട്ടും ഇൻഡ്യൻ പാർലമെന്‍റിന്‍റെ നിർണ്ണയത്തിനെതിരെ ശബ്ദം വെക്കുവാൻ തുടങ്ങി. ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും അവിശുദ്ധ കൂട്ടുകെട്ടിനെ മുന്നിൽ നിന്ന് നയിക്കുന്ന രാഹുലിന്‍റെ ഇൻഡ്യാ വിരുദ്ധ പരാമർശങ്ങൾ പാക്കിസ്ഥാന് വളരെയേറെ സഹായകരവുമായി. രാഹുലിന്‍റെ ഇൻഡ്യാ വിരുദ്ധ പരാമർശങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഇമ്രാൻ ഭണകൂടം മനുഷ്യൃവകാശ കമ്മീഷനിലും ഐക്യരാഷ്ട്ര സഭയിലുമൊക്കെ ഓടിക്കയറി വിലാപം തുടങ്ങിയത്. പക്ഷേ ലോകം സത്യം തിരിച്ചറിഞ്ഞു. സത്യത്തോടോപ്പം, നരേന്ദ്രമോദിയോടൊപ്പം കൈകോർത്ത് നിന്നു. പാക്കിസ്ഥാൻ പക്ഷം കശ്മീർ കാര്യത്തിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടു. അങ്ങനെ ഭാരതത്തിനെതിരെ പടയ്ക്ക് പുറപ്പെട്ട് പരാജയപ്പെട്ട ഇമ്രാൻ ഖാനെ സഹായിക്കാൻ വയനാട് എം പി രാഹുൽ വഴിതേടിയതിന്‍റെ വാർത്തകളാണ് ഇപ്പോൾ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. യുണൈറ്റഡ് നേഷനിൽ പരാജയപ്പെട്ട പാക്കിസ്ഥാനെ സഹായിക്കുവാൻ യുണൈറ്റഡ് കിങ്ഡത്തിന്‍റെ പടിപ്പുരയ്ക്ക് മുമ്പിലേക്ക് ആളെ അയക്കുവാൻ തയ്യാറായിരിക്കുന്നു, രാഹുൽ. ലേബർപാർട്ടി നേതാവും ഭാരതവിരുദ്ധനെന്ന ദുഷ്പേര് ഇതോടകം സ്വന്തമാക്കിയിട്ടുമുള്ള ബ്രിട്ടീഷ് പാർലമെന്‍റംഗം ജെറമി കോർബൈനെ രാഹുലിന്‍റെ അടുപ്പക്കാരനും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ബ്രിട്ടീഷ് ഘടകമായ കോൺഗ്രസ്സ് ഓവർസീസ് ഇൻ യൂ. കെ. യുടെ അദ്ധ്യക്ഷനുമായ കമൽ ധാലിവാളിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം കണ്ടതായ വാർത്തകൾ പുറത്തു വന്നതോടെയാണ് രാജ്യദ്രോഹത്തനിള്ള രാഹുൽ കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നത്. ജെറമി കോർബൈന്‍റെ ട്വിറ്റർ സന്ദേശം തന്നെയാണ് 'ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ഇംഗ്ളണ്ടിലുള്ള പ്രതിനിധികളുമായി വളരെ പ്രയോജനപ്രദമായ കൂടിക്കാഴ്ച നടന്നതായും ആ വേളയിൽ കശ്മീരിലെ 'മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും' സാക്ഷ്യപ്പെടുത്തുന്നത്. പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത് പോലെ കശ്മീർ വിഷയത്തിൽ അന്തരാഷ്ട്ര ഇടപെടലിനു വേണ്ടിയുള്ള വാദങ്ങളാണ് ഇതേ തുടർന്നും ഇംഗ്ലീഷ് ലേബർപാർട്ടി നേതാവ് ഉന്നയിച്ചു പോരുന്നത്. അത്തരത്തിൽ ഭാരതവിരുദ്ധമായ ഒരു പ്രമേയം ലേബർപാർട്ടി പാസ്സാക്കുകയും ചെയ്തു ഇവിടെ രാഹുൽ രണ്ടുകാര്യങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണ്. ഒന്ന്, കശ്മീർ കാര്യം ഭാരതത്തിന്‍റെ ആഭ്യന്തര പ്രശ്നമാണെന്ന രാഷ്ട്രത്തിന്‍റെ പ്രഖ്യാപിത നിലപാടിനെ എതിർത്ത് പാക്കിസ്ഥാനോടൊപ്പം നിൽക്കുന്നത് ക്ഷമയർഹിക്കാത്ത രാജ്യദ്രോഹമല്ലേ? രണ്ട്, ഇൻഡ്യൻ ജനത ഇംഗ്ളണ്ടിന്‍റെ അടിമത്വത്തിനെതിരെ പടപൊരുതി മോചനം നേടിയത് താങ്കൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലേ? അതാണോ ഈ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളുടെ പരിഹാരത്തിനായി ഇംഗ്ളണ്ടിലെ അധികാര കേന്ദ്രങ്ങളിലേക്ക് യാചനയുമായി കൈ നീട്ടിയെത്തുവാൻ ഒരു മടിയും ലജ്ജയും തോന്നാത്തതിനു കാരണം? ചരിത്രം അറിയാവുന്നവർക്കറിയാം രാഹുലിൽ പ്രകടമാകുന്ന ബ്രിട്ടീഷ് വിധേയത്വത്തിൽ അസ്വാഭാവികതയില്ലെന്ന്. ആ കുടുംബപാരമ്പര്യത്തിന്‍റെ വേരുകളിലേക്ക് അന്വേഷണം നടത്തുന്നവർക്ക് ഇനി പറയുന്ന കാര്യങങൾ വഴികാട്ടും വിവേകാനന്ദൻ അന്തിമ വിമോചനത്തിനുള്ള ഭാരതയുദ്ധത്തിന് ആശയങ്ങൾ കൊണ്ട് പാഞ്ചജന്യം മുഴക്കി. മറ്റെല്ലാ ദേവതകളെയും മാറ്റിവെച്ച് അമ്പതുവർഷം ഭാരത മാതാവിനെ പൂജിക്കുവാൻ ആഹ്വാനം ചെയ്തപ്പോൾ ലക്ഷ്യസാദ്ധ്യത്തിന് ഒരൂ സമയക്രമവും കുറിച്ചിട്ടു. വീരസവർക്കറും ശ്രീ അരവിന്ദോയും ബാല ഗംഗാധരതിലകനും മഹാത്മാ ഗാന്ധിയും ഡോ കേശവ് ബലിറാം ഹെഗ്ഡേവാറും പോരിടങ്ങളിൽ ആവേശം വിതറി. സ്വയം സമർപ്പിച്ച് വഴിയും കാട്ടി. 1883 ൽ ജനിച്ച വീര സവാർക്കർ അക്ഷരം പഠിച്ചു തുടങ്ങിയ ബാല്യത്തിൽ തന്നെ അമ്മ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി അടരാടുവാൻ നിശ്ചയിച്ചു. ഇംഗ്ളണ്ടിൽ പോയി പഠിക്കാൻ തീരുമാനിച്ചതു പോലും ബ്രിട്ടീഷ് കടന്നാക്രമണം വന്ന വഴിയും, നിലനിൽക്കുന്ന കാരണവും, പടിയിറക്കാനുള്ള വഴിയും ഇംഗ്ളണ്ടിൽ തന്നെ ചെന്നു പഠിക്കുവാൻ വേണ്ടിയായിരുന്നു. നിയമ ബിരുദം നേടിയാലും അതു കൊണ്ട് ഉപജീവനമാർഗ്ഗം തേടാനല്ല അതും ഭാരതീയ സ്വാതന്ത്ര്യത്തിനു ഉള്ള പോരാട്ടത്തിനുള്ള ആയുധമാക്കുമെന്ന് പ്രതിജ്ഞ ചെയ്താണ്, പണ്ഡിത് ശ്യാംജി കൃഷ്ണ വർമ്മയെന്ന ദേശീയ മുന്നേറ്റത്തിനു വേണ്ടി പ്രതിജ്ഞാബദ്ധനായ വലിയ മനുഷ്യനിൽ നിന്ന് അവിടെ പഠിക്കുന്നതിനു സ്കോളർഷിപ്പ് നേടിയതുപോലും. നിരന്തര സമരപോരാട്ടങ്ങളുടെയും ബ്രിട്ടീഷ്കാർ തുടങ്ങിവെച്ച് അവർക്കു വേണ്ടപ്പെട്ടവരായ നെഹ്രുവും ഇന്ദിരയും വരെ തുടർന്ന ക്രൂരപീഢനത്തിന്‍റെ ഇരയാകേണ്ടി വന്നിട്ടും ധീരത കൈവിടാഞ്ഞ വീരയോദ്ധാവ്. 1889 ൽ ജനിച്ച ഡോ കേശവ് ബലിറാം ഹെഗ്ഡേവാറും ബാല്യത്തിലേതന്നെ ഭാരതമാതാവിനു വേണ്ടി സ്വയം സമർപ്പിച്ച സ്വാതന്ത്ര്യദാഹിയായിരുന്നു. പഠിച്ചിരുന്ന ഹൈസ്ക്കൂളിൽ വന്ദേമാതരം മുഴക്കിയതിന് ശിക്ഷ വാങ്ങി. പഠനം തുടരുവാൻ ക്ഷമ ചോദിക്കണമെന്നു പറഞ്ഞ അധികൃതർക്ക് പുറം തിരിഞ്ഞു പുറത്തിറങ്ങി. പിന്നീട് ദേശീയ പ്രസ്ഥാനം ഒരുക്കിയ സമാന്തര വിദ്യാഭ്യാസം നേടിയതും കൽക്കട്ടയിൽ ഡോക്ടർ ബിരുദം തേടി ഭിഷഗ്വരനാകാൻ ശ്രമിച്ചതും അനുശീലൻ സമിതി പോലെയുള്ള തീവ്ര പോരാട്ട മുഖങ്ങളിൽ നില ഉറപ്പിക്കുവാനായിരുന്നു. ഡോക്ടർ ബിരുദം നേടിയിട്ടും ഭിഷഗ്വരനായി നേട്ടം കൊയ്യാനിനിറങ്ങിത്തിരിക്കാതെ സമാജത്തിലേക്കിറങ്ങുകയായിരുന്നു, ഡോക്ടർജി. സ്വാതന്ത്ര്യ സമര വഴികളിൽ തുടരുമ്പോൾ തന്നെ വ്യക്തികളെ ശകതിയും ബുദ്ധിയും ശ്രദ്ധയും ഉള്ള കർമ്മയോഗികളായി വികസിപ്പിച്ച് സമാജത്തെ ശക്തിപ്പെടുത്തി ഭാരതാംബയുടെ ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യവുമായി രാഷ്ട്രീയ സ്വയം സേവക സംഘത്തിനു ജന്മം നൽകി. കാലം തലകുനിക്കുന്ന കർമ്മയോഗി. 1888 ൽ മറ്റൊരു കുട്ടി ജനിച്ചു. പേര് ഹരിലാൽ ഗാന്ധി (പിന്നീട് അബ്ദുല്ലാ ഗാന്ധിയായി. അവസാനം ഹീരലാൽ ഗാന്ധിയുമായി). മഹാത്മാ ഗാന്ധിയുടെ മകൻ! 1908 നും 1911 നുമിടയിൽ സത്യാഗ്രഹിയായതിന് ആറു പ്രാവശ്യം അറസ്റ്റിലാക്കപ്പെട്ട പോരാട്ട വീര്യത്തിനുടമ. പക്ഷേ ഒരാഗ്രഹം ആ ജീവിതത്തിന്‍റെ വഴി തിരിച്ചുവിട്ടു. ഇംഗ്ളണ്ടിൽ പോയി പഠിച്ച് അച്ഛനെ പോലെ ഒരു ബാരിസ്റ്ററാകാൻ മോഹിച്ചു. സ്കോളർഷിപ്പും കിട്ടുമായിരുന്നു. ഗാന്ധിജി അനുവദിച്ചില്ല. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള സമരത്തിന് ബാധിക്കുമെന്നതായിരുന്നു കാരണം. വീടുമായി കലഹിച്ചു. ആ ജീവിതം തന്നെ ഹോമിക്കപ്പെട്ടു. ക്ഷയരോഗം ബാധിച്ച് അജ്ഞാതനായി, മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ 'ഹീര' 1948 ജയ് 18 ന് ലോകത്തോട് യാത്ര പറഞ്ഞു. 1948 ജനുവരി ഗാന്ധിജി ചിതയിലമരുമ്പോൾ ആരാലും തിരിച്ചറിയാതെ ഒരു മൂകസാക്ഷിയായി ആചിതയ്ക്കു തീകൊളുത്തേണ്ട മൂത്തമകൻ ഹീരലാലും അവിടെയുണ്ടായിരുന്നു പോലും. പക്ഷേ അവിടെ താരശോഭയോടെ നിറഞ്ഞു നിറന്നത് മഹാത്മജിയോട് ചേർന്ന് നിന്ന് പേരുവരെ സ്വന്തം മകൾ ഇന്ദിരയ്ക്ക് തരപ്പെടുത്തിക്കൊടുത്ത് രാഹുലിനെയും കടന്നു പൊയ്ക്കോണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിനു തുടക്കം കുറിച്ച ജവഹർലാൽ നെഹ്റുവായിരുന്നു. 1889 ലായിരുന്നു ജവഹർലാൽ നെഹ്രു ജനിച്ചത്. ആദ്യം സൂചിപ്പിച്ച മൂന്നു പേരും ജനിച്ച 1880 കളിൽ തന്നെ. ഇനിയുമാണ് മറ്റു മൂന്നു പേർക്കും ലഭിക്കാതിരുന്ന സ്ഥാനം ചരിത്രത്തിൽ ജവഹർലാലിന് സ്വയം എഴുതി വയ്ക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് പഠിച്ചെടുക്കേണ്ടത്. ഒന്നാമത്, വീര സവർക്കറെ പോലെയോ ഡോക്ടർ ഹെഡ്ഗേവാറിനെ പോലെയോ ബാല്യത്തിലെ തന്നെ സ്വാതന്ത്ര്യ മോഹമൊന്നും ജവഹറിനില്ലായിരുന്നു. രണ്ടാമത് ഇംഗ്ളണ്ടിൽ പോയി ബാരിസ്റ്റർ പഠനം മോഹിച്ച ഹരിലാൽ ഗാന്ധിയുടെ വഴിയടച്ച അച്ഛൻ മഹാത്മാ ഗാന്ധിയെ പോലെ ആദർശപരമായ ബോദ്ധ്യത്തിന്‍റെ തടവറയിൽ സ്വന്തം മകന്‍റെ ജീവിതത്തെ ഹോമിക്കുന്ന വ്യക്തിയായിരുന്നില്ല ജവഹറിന്‍റെ അച്ഛൻ മോത്തിലാൽ നെഹ്രു. ഭാരതത്തിന്‍റെ സ്വാതന്ത്ര്യമൊന്നും അന്ന് മോത്തിലാലിന് വിഷയമായിരുന്നില്ല. ഇംഗ്ളീഷ് ഭരണത്തിൽ മകന് ലഭിക്കാവുന്ന ഉയർന്ന പദവിയായിരുന്നിരിക്കണം അന്നദ്ദേഹത്തെ നയിച്ച മോഹം. പതിനഞ്ചു വയസ്സിൽ തന്നെ ജവഹറിനെ ഇംഗ്ലണ്ടിലേക്കയച്ചു, ഇംഗ്ളീഷുകാരനായി പഠിച്ച്, പരിചയിച്ച്, ശീലിച്ച് വളരുവാൻ. ഇൻഡ്യൻ വിദ്യാർത്ഥികളോടുള്ള ഇടപഴകൽ പോലും വിലക്കിയിരുന്നു. മകൻ അച്ഛന്‍റെ പ്രതീക്ഷയേയും കവച്ചൂവെച്ചൂ. കേംബ്രിഡ്ജിൽ പഠിച്ചുകോണ്ടിരുന്നപ്പോൾ മകൻ അച്ഛനു കത്തെഴുതി: കേംബ്രിഡ്ജ് മൊത്തം ഇൻഡ്യാക്കാരെക്കൊണ്ടു നിറയുന്നു (Cambridge is becoming too full of Indians); എനിക്ക് ഓക്സ്ഫോഡിലേക്ക് മാറണമെന്ന്. അങ്ങനെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഇൻഡ്യാക്കാരുടെ സാമീപ്യം പോലും അസ്വസ്ഥത ഉളവാക്കുമായിരുന്ന ജവഹർലാൽ നെഹ്രു മാറി വന്ന സാഹചര്യം മുതലെടുത്ത് പ്രധാനമന്ത്രിയായിയെങ്കിൽ മോത്തിലാലും ജവഹർലാലും പിന്നീടെടുത്ത ചടുലമായ രാഷ്ട്രീയ നീക്കങ്ങളെയിരുന്നു, അതിനുകാരണം. അവരിലൊരാളായി മാറിയ നെഹ്രുവിനെ തന്നെ അധികാരം ഏൽപ്പിക്കുവാൻ ഇംഗ്ലീഷുകാരും മൗണ്ടുബാറ്റന്‍റെ ബാറ്റനിലൂടെ വേണ്ടത് ചെയ്തു. അപ്പൊഴേക്കും നിസ്സഹായനും കോൺഗ്രസ്സിൽ അപ്രസക്തനുമായിത്തീർന്ന മഹാത്മജിക്ക് സമ്മതിക്കയല്ലാതെ വഴിയുമില്ലായിരുന്നു. ഈ ചർച്ചയിൽ മറ്റൊന്നു കൂടെ ഓർത്തെടുക്കേണ്ടതായുയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലണ്ട് പക്ഷം വിജയിച്ചു. ക്വിറ്റ് ഇൻഡ്യാ സമരം പരാജയപ്പെടുകയും ചെയ്തു. ആ സാഹചര്യത്തിലാണ് ഇൻഡ്യ വിടാൻ ബ്രിട്ടീഷ് ഭരണകൂടം തയ്യാറായത് നേതാജി സുഭാഷ് ചന്രബോസ്സിന്‍റെ ഇൻഡ്യൻ നാഷണൽ ആർമിയുടെ പോരാട്ട ചരിത്രവും നേവൽ കലാപവും നൽകിയ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വരം നല്ലപ്പഴേ പാട്ട് നിർത്താൻ അവർ തയാറായത്. മൗണ്ട്ബാറ്റന്‍റെ രക്ഷാകർതൃത്വത്തിൽ നെഹ്രുവിനെ ഇൻഡ്യൻ പ്രധാനമന്ത്രിയാക്കി. ഇൻഡ്യയുടെ അവസാനത്തെ വൈസ്റോയിയെന്നും ചിലർ നെഹ്രുവിനെ വിളിച്ചു. പകരം മൗണ്ട് ബാറ്റനെ ഇൻഡ്യയുടെ ഗവർണർ ജനറലുമാക്കി. പാക്കിസ്ഥാൻ അങ്ങനെ ഒരു പദവി കൊടുക്കാൻ തയ്യാറായില്ലെന്നു കൂടി ഓർക്കുക. കശ്മീരിലുൾപ്പടെ സ്വതന്ത്ര ഭാരതം നേരിടേണ്ടി വന്ന പല വെല്ലുവിളികളും നെഹ്രൂ-മൗണ്ട് ബാറ്റൻ കൂട്ടുകെട്ട് വരുത്തിവെച്ചതാണെന്നതും മറക്കാതിരിക്കൂക. ഒപ്പം തന്നെ നേരത്തെ സൂചിപ്പിച്ചവരടക്കം നിരവധി ധീരദേശാഭിമാനികളുടെ ജീവിതങ്ങൾ ബലി നൽകി ലഭിച്ച സ്വാതന്ത്ര്യമാണ് തൂണും ചാരിനിന്നവൻ പെണ്ണും കൊണ്ടു പോയിയെന്ന് പറയും പോലെ ജവഹർലാൽ നെഹ്രു കവർന്നെടുത്തത്. നെഹ്രുവിനു ശേഷം പൊതുവേ കുടുംബസ്വത്തു പോലെ കൈമാറി വന്ന കസേര തന്‍റെ കാലമായപ്പോൾ കൈവിട്ടു പോയതിന്‍റെ ദൂ:ഖം സഹിക്കയല്ലാതെ രാഹുലിന് മറ്റൊരു മാർഗവുമില്ലെന്നു തിരിച്ചറിയണം. ഈ ചരിത്രമൊന്നും മറന്നിട്ടില്ലാത്ത ജനം ഇനിയുമിവിടെയുണ്ടെന്നത് രാഹുൽ ഓർക്കൂകയും വേണം. മൗണ്ട് ബാറ്റന്‍റെയും നെഹ്രുവിന്‍റെയും ബന്ധങ്ങൾ പുന:സൃഷ്ടിച്ച് ഇംഗ്ളണ്ടിൽ കൂട്ടു കണ്ടെത്തി ഭാരതത്തെ പിന്നിൽ നിന്നു കുത്താനാണു ഭാവമെങ്കിൽ തിരിച്ചടി താങ്ങാവുന്നതിലധികമായിരിക്കുമെന്ന് മറക്കണ്ട. കാലം കണ്ണടച്ചതു ഭാഗ്യമെന്നു കരുതി സ്വയം തിരുത്തുക. അല്ലെങ്കിൽ കാലം പൂർവ്വചരിത്രത്തിൽ തമസ്ക്കരിക്കപ്പെട്ട അരുതാത്ത പ്രവർത്തികൾക്കൊക്കെ മറുപടി പറയിച്ചൂവെന്നു വരും.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില് പൊലീസ് സുരക്ഷ ശക്തമാക്കി. തുടർന്ന് ഭീഷണിയുമായി വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ടുകൾ. Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല് നീക്കം ചെയ്തു മൂന്നു ദിവസം മുന്പ് മൊബൈല് ഫോണ് നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ഇയാള് നല്കിയ മൊഴി. കസ്റ്റഡിയിലെടുത്ത ആളുടെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യ മന്ത്രിക്ക് നേരെ … By Sambhu MS Tue, 29 Sep 2020 മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. തുടർന്ന് ഭീഷണിയുമായി വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ടുകൾ. Also Read: ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തു മൂന്നു ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ മൊഴി. കസ്റ്റഡിയിലെടുത്ത ആളുടെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യ മന്ത്രിക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ക്ലിഫ് ഹൗസിനടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ കൈക്കുഞ്ഞുമായി ഒരമ്മ എത്തി. സാധു സ്ത്രീ. ദുഖത്താല്‍ ഇരുണ്ട മുഖം അവര്‍ പറഞ്ഞു, “ദൈവകൃപ, പ്രകാശം, ഭാവി എന്നൊക്കെ പറയാന്‍ രസമാണ്. പക്ഷേ ഞാനനുഭവിക്കുന്ന ദാരിദ്യ ദുഃഖത്തില്‍, ദുരിതങ്ങളില്‍ ഇതൊന്നും ഏശുകയില്ല.” വൃദ്ധനായ അദ്ദേഹം വളരെ ശാന്തമായി ചോദിച്ചു, “കുട്ടീ, നിന്റെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിനെ താഴെയിടാമെങ്കില്‍ നിന്നക്ക് ഞാന്‍ പതിനായിരം രൂപതരാം.” “നിങ്ങള്‍ എന്താണീ പറയുന്നത്? ക്രൂരന്‍.” അവള്‍ ക്ഷുഭിതയായി. “ശരി ഞാനൊരു വലിയ സ്വര്‍ണ്ണമാല നല്കാം ആ കുട്ടിയെ താഴെയിടൂ.’ അദ്ദേഹം വീണ്ടും പറഞ്ഞു. “നിങ്ങള്‍ മനുഷ്യനോ, അതോ മൃഗമോ?” സ്ത്രീ ആക്രോശിച്ചു. “നോക്കൂ. ഇത്ര വലിയേറിയ കുഞ്ഞ് സ്വന്തമായുള്ളപ്പോള്‍, നീ ദരിദ്രയെന്നു സ്വയം കരുതല്ലേ. നമുക്ക് നിന്റെ ക്ലേശം പരിഹരിക്കാം, ശാന്തയാകൂ. ഈശ്വരന്‍ കൃപാസാഗരമാണ്. ഇവനെ നമുക്ക് മിടുക്കനായി വളര്‍ത്താം,” അദ്ദേഹം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുപോയി. “ഈശ്വരന്‍ കരുണാനിധിയെങ്കില്‍ എനിക്കെന്തിനീ കൊടിയ ദാരിദ്ര്യം തന്നു.” “അങ്ങനെ പറയരുതേ. ഈ കുഞ്ഞിന് പനി വന്നാല്‍ കയ്പുള്ള മരുന്ന്, കുഞ്ഞിന്റെ കരച്ചില്‍ വക വയ്ക്കാതെ നീ കൊടുക്കില്ലേ, എന്തിനാണത്? കുട്ടിയെ രക്ഷിക്കാന്‍. അതു പോലെ നമ്മുടെ ‘ആത്മവിന്റെ’ ഇന്നത്തെ രോഗമകറ്റാന്‍ ഈശ്വരന്‍ തന്നിരിക്കുന്ന കയ്പുളള മരുന്നാണിന്നത്തെ ക്ലേശങ്ങള്‍. ഇതു മാറും. ധൈര്യമായി ഈ രോഗത്തെ നേരിടൂ. ഈശ്വരന്‍’ഈ രോഗത്തെ’ ചെറുക്കാന്‍ നിന്നെ സഹായിക്കും. നീ പ്രതീക്ഷയോടെ അവിടുത്തെ ആശ്രയിച്ചാല്‍ മാത്രം മതി.” മറ്റുള്ളവരോടായി അദ്ദേഹം പറഞ്ഞു, “വീട്ടിലൊരാള്‍ കിടപ്പിലായാല്‍ അയാളെ പരിചരിക്കുന്നതും, ആഹാരം തയ്യാറാക്കി കൊടുക്കുന്നതും മറ്റംഗങ്ങളാണ്. നമ്മുടെ കുടുംബാഗമായ ഇവള്‍ക്ക് ദാരിദ്ര്യരോഗം പിടിപെട്ടിരിക്കുകയാണ്. ഈ രോഗം മാറും വരെ പരിചരിക്കേണ്ടത് നമ്മുടെ കടമയാണ്. ഔദാര്യമല്ല.”
ഐസിസി ടി20 ലോകകപ്പിനുള്ള പാക് ടീമിൻ്റെ ഉപദേശകനായി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ചു. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്ഥാൻ്റെ മെൻ്ററായിരുന്നു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ലോകകപ്പിൽ പാകിസ്ഥാൻ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഹെയ്ഡൻ വ്യക്തമാക്കി. ഒക്ടോബർ 15ന് ബ്രിസ്ബെയ്നിലാകും ഹെയ്ഡൻ പാക് ടീമിനൊപ്പം ചേരുക. പാകിസ്ഥാനും ന്യൂസിലൻഡും ബംഗ്ലദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാകും മാത്യു ഹെയ്ഡൻ ടീമിനൊപ്പം ചേരുക. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ഒക്ടോബർ 23നാണ് ഇന്ത്യ-പാക് മത്സരം. അനുബന്ധ വാര്‍ത്തകള്‍ Kohli GOAT: ക്രിക്കറ്റിൻ്റെ രാജാവ് തിരിച്ചുവന്നിരിക്കുന്നു: കോലിയുടെ മടങ്ങിവരവ് ആഘോഷിച്ച് പാക് താരങ്ങളും ഹൃദയം തകർത്തത് നസീം ഷാ, പാക് ആരാധകർക്ക് നേരെ കസേരയെറിഞ്ഞ് ദേഷ്യം തീർത്ത് അഫ്ഗാൻ ആരാധകർ ഗ്രൗണ്ടിലടി, ഗാലറിയിലടി,സ്റ്റേഡിയത്തിന് പുറത്തും അടി: തല്ലുമാല തീർത്ത് പാക്- അഫ്ഗാൻ മത്സരം ആ മണ്ടത്തരത്തിനു വലിയ വില കൊടുക്കേണ്ടിവന്നു; അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി നസീം ഷാ ഓരോ മിനിറ്റിലും ആവേശം നിറച്ച പോരാട്ടം, മൈതാനത്ത് കയ്യാങ്കളി, ഒടുവിൽ പടിക്കൽ കലമുടച്ച് അഫ്ഗാൻ പുറത്തേക്ക് " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയാണ് കലാനിലയം ഡ്രാമാ വിഷൻ. 1963-ൽ കലാനിലയം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ സഹധർമിണി ദേവകിയമ്മയും ചേർന്നാണ് കലാനിലയത്തിന് രൂപം നൽകിയത്[1]. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് ആദ്യ പ്രദർശനം നടത്തിയത്[1]. കാവാലം നാരായണപണിക്കർ രചിച്ച " കുരുക്ഷേത്ര" (ഓപെറ) ആയിരുന്നു ആദ്യ അവതരണത്തിനായി തിരഞ്ഞെടുത്തത്[1]. നിലവിലുണ്ടായിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു കലാനിലയത്തിന്റെ അവതരണരീതി. നാടകത്തിന്റെ വിജയത്തെ തുടർന്ന് ജഗതി എൻ.കെ. ആചാരി വേദിക്കു വേണ്ടി നാടകങ്ങൾ രചിക്കുകയും കൃഷ്ണൻ നായരുടെ സംവിധാനത്തിലൂടെ അവ വേദിയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു[1]. രക്തരക്ഷസ് , കായംകുളം കൊച്ചുണ്ണി, കടമറ്റത്ത്‌ കത്തന്നാർ, നാരദൻ കേരളത്തിൽ, താജ്മഹൽ , ശ്രീ ഗുരുവായുരപ്പൻ അലാവുദീനും അത്ഭുതവിളക്കും തുടങ്ങിയ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു[1]. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലായിരുന്നു നാടകങ്ങളുടെ അവതരണം. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1979-ൽ പുത്തരിക്കണ്ടം മൈതാനത്ത് അവസാന പ്രദർശനം നടത്തി[1].1980-ൽ കൃഷ്ണൻ നായരുടെ നിര്യാണത്തെ തുടർന്ന് താൽക്കാലികമായി കലാനിലയം നാടകാവതരണം നിർത്തി വെച്ചു[1]. പിന്നീട് കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ജഗതി എൻ.കെ. ആചാരിയുടെ മകൻ ജഗതി ശ്രീകുമാറും ചേർന്ന് 2003-ൽ വീണ്ടും നാടകവേദിക്ക് എറണാകുളത്ത് തുടക്കം കുറിച്ചു[1]. ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു അവതരണം. 2003 ജൂൺ 23-നാണ് കൊച്ചി നഗരത്തിലെ മണപ്പാട്ടിപ്പറമ്പിൽ ആദ്യ പ്രദർശനം നടത്തിയത്[2]. അവലംബംതിരുത്തുക ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Stage set for Kalanilayam's comeback act / The Hindu.com". മൂലതാളിൽ നിന്നും 2012-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-19. ↑ ദീപിക ദിനപത്രം, 2003 ജൂൺ 24, കൊച്ചി എഡിഷൻ, പേജ് 12, കോളം 1 "https://ml.wikipedia.org/w/index.php?title=കലാനിലയം_ഡ്രാമാ_വിഷൻ&oldid=3802782" എന്ന താളിൽനിന്ന് ശേഖരിച്ചത്
53. പോള്‍ ബ്രണ്ടന്‍ എഴുതിയ ‘രഹസ്യ ഭാരതം’ ‘രഹസ്യ മാര്‍ഗ്ഗം’ എന്നീ രണ്ട്‌ പുസ്തകങ്ങളും വായിച്ചിരുന്ന മി. നൗള്‍സ്‌ എന്ന യുവാവ്‌ ദര്‍ശനത്തിനു വന്നു. അദ്ദേഹം ചോദിച്ചു: ബുദ്ധമതക്കാര്‍ ‘ഞാന്‍ ‘ എന്നത്‌ മിഥ്യയാണെന്ന് ഉപദേശിക്കുന്നു. എന്നാല്‍ ‘രഹസ്യമാര്‍ഗ്ഗ’ത്തില്‍ പോള്‍ ബ്രണ്ടന്‍ പറയുന്നു ‘ഞാന്‍ ‘ എന്ന വിചാരം മാറി ‘ഞാന്‍ ‘ ആയിത്തീരണമെന്ന്‌. ഉ: ‘ഞാന്‍ ‘ രണ്ടുണ്ടെന്ന്‌ കരുതപ്പെടുന്നു. ഒന്ന്‌ നാമെല്ലാം വ്യവഹരിക്കുന്ന, മിഥ്യയായ അഹങ്കാരനാണ്‌. മറ്റേത്‌ അവര്‍ണ്ണ്യവും അനുഭവിച്ചറിയേണ്ട സത്യവുമാണ്‌. നിങ്ങള്‍ക്ക്‌ സുഷുപ്തിയെപ്പറ്റി അറിയാന്‍ പാടില്ല. എന്നാല്‍ ജാഗ്രത്തിനെപ്പറ്റി അറിയാം. ഉണര്‍ച്ചയിലല്ലാതെ ഉറക്കത്തില്‍ ഉറക്കത്തെപ്പറ്റി അറിയുന്നില്ല. നാനാത്വത്തെ അറിയുന്നത്‌ ദേഹാത്മബോധത്തിലാണ്‌. ഈ ദേഹാത്മബോധം ജനിക്കുന്നത്‌ ഏതോ ഒരു പ്രത്യേക നിമിഷത്തിലാണ്‌. അതിന്‌ ആദിയും അന്തവുമുണ്ടോ ഈ മിഥ്യാബോധത്തിനാധാരമായി ഒരു സത്യമുണ്ടായിരിക്കണം. അതാണ്‌ ആത്മബോധം. ഞാനാര്‌, ഞാന്‍ എവിടെ നിന്നും ഉദയമാവുന്നു എന്ന അന്വേഷണത്തില്‍ അഹന്തയൊഴിഞ്ഞു പരിപൂര്‍ണ്ണ ആത്മബോധം അവശേഷിക്കുന്നു. ചോ: ഞാനെന്നത്‌ ജാഗ്രത്തിന്റെ തുടര്‍ച്ചയായി കാണപ്പെടുന്നു. വേറെ ഞാന്‍ എവിടെയിരിക്കുന്നു? ഇതായിരിക്കണം ബൗദ്ധസിദ്ധാന്തമെന്നു തോന്നുന്നു. ഉ: ലോകം വെളിയിലില്ല. തോന്നപ്പെടുന്നത്‌ വെളിയിലായാലും തോന്നുന്നത്‌ ഉള്ളിലാണ്‌. ഞാനിതാ സ്ഥിതിചെയ്യുന്നു എന്നു ലോകം പറയുന്നില്ല. ലോകം സ്ഥിതി ചെയ്യുന്നത്‌ നമ്മുടെ ബോധത്തിലാണ്‌. ലോകബോധം ഇടയ്ക്കിടക്കുണ്ടാകുന്നു. ഉറക്കത്തില്‍ ഇല്ലാതിരിക്കുന്നു. ഈ അഹന്തയുടെ ആദിയെ അന്വേഷിച്ചറിയുന്നതാണ്‌ മുക്തി എന്ന തീര്‍ന്ന നില. ചോ: അഹിംസയാണ്‌ പരമധര്‍മ്മം എന്നു മനസ്സിലാക്കുന്നു. എന്നാല്‍ കൊതുകുകടി മുതലായ ഉപദ്രവങ്ങളെ എങ്ങനെ സഹിച്ചുകൊണ്ടിരിക്കും? ഉ: നാം കഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെയാണെല്ലാ മറ്റു ജീവന്മാരും. അതുകൊണ്ട്‌ അവ നമ്മെ അടുക്കാത്തവിധത്തില്‍ എന്തെങ്കിലും ഉപായം പ്രയോഗിക്കണം. ചോ: ജീവനെ ഹനിക്കുന്നത്‌ വലിയ കുറ്റമല്ലേ? ഉ: നാം നമ്മെത്തന്നെ കൊലചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ചാവുന്നത്‌ ആനന്ദമയമായ നമ്മുടെ യഥാര്‍ത്ഥനിലയെ അറിയാതെ, തോന്നി മറയുന്ന ദേഹാദിവിഷയങ്ങളെ നാമെന്നു കരുതി ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്ന നാം സ്ഥൂല ദേഹത്തെപ്പറ്റി സംസാരിക്കുന്നതെന്തിന്‌? ചോ: നാം ഉറക്കം വിട്ടുണരുന്നത്‌ പ്രകാശം, ശബ്ദം മുതലായവയുടെ ബാഹ്യസ്പര്‍ശം ഉണ്ടാവുമ്പോഴാണെന്നു ഞാന്‍ വിചാരിക്കുന്നു. ഉ: കാണാനൊരാളില്ലാതെ ഈ ലോകത്തിനു നിലനില്‍പുണ്ടാവുമോ? ഏതാണാദ്യത്തേത്‌. ഇന്ദ്രിയബോധം ഉദിച്ചണയുന്നു. എന്നാല്‍ അധിഷ്ഠാനചൈതന്യം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. ഇതിനിടയില്‍ കാണുന്നവനെ സംബന്ധിച്ചും അവന്റെ പ്രതിഫലനമാകുന്ന ഈ ലോകം തോന്നി മറയുന്നു. ചോ: ഞാനുറങ്ങുമ്പോള്‍ ലോകം എനിക്കില്ലെങ്കിലും മറ്റുള്ളവര്‍ അതിനെ കാണുന്നുണ്ടല്ലോ? ഉ: പക്ഷേ ആ ലോകം നീ എന്നെ അറിയുന്നല്ലോ, എന്നാല്‍ നീ നിന്നെ അറിയുന്നുണ്ടോ? എന്നവരെ നോക്കിച്ചിരിക്കുകയായിരിക്കും. മനസ്സിന്റെ വികാസം മാത്രമാണീ ലോകം. സ്വന്തം മനസ്സിനെ അറിയൂ. എന്നിട്ട്‌ ലോകത്തെ നോക്കൂ. അപ്പോള്‍ അത്‌ തനിക്കന്യമല്ലെന്നറിയും.
കേന്ദ്ര സർക്കാറിൻ്റെയും കേരള സർക്കാറിൻ്റെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നത് റേഷൻ കാർഡ് വഴിയാണ്. അതിനാൽ കേന്ദ്ര സർക്കാർ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി നടപ്പിലാക്കാൻ പോവുന്നതിൻ്റെ ഭാഗമായി റേഷൻ കാർഡ് ആധാറുമാറി ലിങ്ക് ചെയ്യുക എന്ന നിബന്ധന വന്നിരുന്നു. ഒക്ടോബർ 31 ആയിരുന്നു ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയ്യതി. എന്നാൽ റേഷൻ കാർഡിലുള്ള ആർക്കെങ്കിലും ആധാറുമായി ലിങ്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്. ആധാർ കാർഡ് നിങ്ങൾ റേഷൻകാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് ലിങ്ക് ചെയ്തിട്ടില്ലെന്ന കാര്യം നിങ്ങളുടെ റേഷൻ കടയിൽ പോയി ബോധിപ്പിക്കണമെന്ന കാര്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഉള്ളവർക്കും, റേഷൻ കാർഡിൽ പേരുണ്ടായിട്ടും ആധാർ കാർഡ് ഇല്ലാത്തവർക്കും, മറ്റെന്തെങ്കിലും കാരണം മൂലം ലിങ്ക് ചെയ്യാൻ സാധിക്കാത്തവർക്കും നിങ്ങളുടെ റേഷൻ കടയിൽ പോയി കാരണം ബോധിപ്പിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ റേഷൻ വിഹിതം നഷ്ടപ്പെടും. കുറേ മാസങ്ങളായി റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട തീയ്യതി നീട്ടികൊടുത്തിരുന്നു. എന്നിട്ടും ലിങ്ക് ചെയ്യാത്തവർ ഉണ്ടെങ്കിൽ പെട്ടെന്ന് ലിങ്ക് ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുക. വാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 3 മാറ്റങ്ങൾ Info Desk Tech Desk - February 11, 2021 0 രാജ്യത്ത് നിയമ മേഖലകളിലും, സർക്കാർ നിയമക്കളിലും വളരെയധികം മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതിൽ വാഹനങ്ങൾ ഉള്ളവർക്ക് കുറേ അധികം നിയമങ്ങൾ വന്നിട്ടുണ്ട്. അങ്ങനെയുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വാഹനത്തിൻ്റെ ഉടമസ്ഥർ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കും. അതു കൊണ്ട് വാഹനങ്ങൾ ഉള്ളവർ ഈ മൂന്നു കാര്യങ്ങൾ കൂടി അറിഞ്ഞു വയ്ക്കുക. 2019 ഏപ്രിൽ മാസം ഒന്നാം തീയ്യതി മുതൽ എല്ലാ വാഹനങ്ങളിലും അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയെന്ന കേന്ദ്ര സർക്കാറിൻ്റെ ഉത്തരവ് വന്നിരുന്നു. ഈ നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചു നൽകുന്നത് ഡീലർമാരാണ്. നിർമ്മിച്ചു നൽകുന്നത് സർക്കാർ പ്രത്യേകമായി നിയമിച്ച ഏജൻസിയാണ്. 2019 ഏപ്രിൽ മാസം ഒന്നിനു ശേഷമുള്ള വാഹനമാണെങ്കിൽ അതിൽ നിർബന്ധമായും അതീവ സുരക്ഷാ നമ്പർ പ്ലേറ്റാണ് ഘടിപ്പിക്കേണ്ടത്. കേന്ദ്ര സർക്കാറിൻ്റെ ഉത്തരവിറക്കിയിട്ടും നിയമങ്ങൾ പാലിക്കാതെ വന്നാൽ നിങ്ങൾക്ക് ഫൈൻ നൽകേണ്ടി വരും. രാജ്യത്ത് 2021 ജനുവരി 1 മുതൽ ഫാസ്റ്റ്ടാഗ് നിർബന്ധമാക്കുകയാണ്. ടോൾ പിരിവ് കേന്ദ്രങ്ങളിൽ വാഹനങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പിരിഞ്ഞു പോവാൻ സാധിക്കും. വാഹനത്തിൻ്റെ ഗ്ലാസിൻ്റെ സൈഡിലായി ഒരു സ്റ്റിക്കർ രൂപത്തിലാണ് ഇത് ഘടിപ്പിക്കുന്നത്. ഇതു വരെ പുതിയ വാഹനത്തിൽ മാത്രമാണ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഇനി എല്ലാ നാലുചക്ര വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് ഘടിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാറിൻ്റെ തീരുമാനം. അതു കൊണ്ട് എല്ലാവരും രണ്ട് മാസം കൊണ്ട് ഫാസ്റ്റ് ടാഗ് ഘടിപ്പിക്കുക. 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ രാജ്യത്ത് നിന്ന് ഒഴിവാക്കു കയാണ്. കാരണം പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണ് ഇത്തരം വാഹനങ്ങൾ. ഹരിത ട്രിബ്യൂണലിൻ്റെയും, പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും നിർദേശ പ്രകാരം പരിസ്ഥിതിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. അതു കൊണ്ട് 15 വർഷം പഴക്കമുളള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതു കൊണ്ട് ഇത്തരം കാര്യങ്ങൾ അറിഞ്ഞു വയ്ക്കുക പുതിയ പോലീസ് നിയമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Info Desk Tech Desk - February 11, 2021 0 എല്ലാ പൊതു ജനങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. പോലീസ് സ്റ്റേഷനുകളെ പലപ്പോഴും നമ്മൾ ആശ്രയിക്കാറുണ്ട്. ഏതെങ്കിലും ഒരു കേസുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു ആവശ്യവുമായി പോലീസ് സ്റ്റേഷനുകളിൽ ആശ്രയിക്കുന്നവരാണ് നമ്മൾ. കേന്ദ്രം ഇപ്പോൾ പുതിയ മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങളെ മുൻനിർത്തിയാണ് പുതിയ മാർഗ്ഗ രേഖകൾ കേന്ദ്രം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്. നിസാരമായ പ്രശ്നങ്ങൾക്ക് വേണ്ടി ആരെയും പോലീസ് അറസ്റ്റ് ചെയ്യാൻ പാടില്ല എന്നും ഇനി അറസ്റ്റിൽ ആവുന്നവർക്ക് ദിവസവും ഭക്ഷണം കുളി അടിവസ്ത്രം മാറുവാൻ ഉള്ള സൗകര്യവും തയ്യാറാകണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്. അന്യായമായ രീതിയിലുള്ള അറസ്റ്റുകൾ ഒഴിവാക്കുവാൻ വേണ്ടിയും ഇതിനോടൊപ്പം തന്നെ ലോകകപ്പ് മർദ്ദനവും പീഡനങ്ങളും കുറയ്ക്കുവാനും കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും വേണ്ടിയുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബ്യൂറോ ഓഫ് പോലീസ് ഡെവലപ്മെൻറ് ആൻഡ് റിസർച്ച് ഇപ്പോൾ തയ്യാറാക്കിയിരിക്കുകയാണ്. ചോദ്യം ചെയ്യുന്നതിൻറെ പേരിൽ ആരെയും തന്നെ കൂടുതൽ നേരം കസ്റ്റഡിയിൽ സൂക്ഷിക്കരുത്, അറസ്റ്റിലാകുന്ന ആളുകളുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും ഉണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ ഉദ്യോഗസ്ഥൻ പേര് എഴുതിയ ടാഗ് ധരിച്ചിരിക്കണം. ഉദ്യോഗസ്ഥൻറെ പേര് കേസ് ഡയറിയിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. മറ്റൊരു കാര്യം എന്ന് പറയുന്നത് ലോക്കപ്പിൽ മർദ്ദിച്ചു കുറ്റം തെളിയിക്കുന്ന രീതി ഒഴിവാക്കണമെന്നാണ്. ഒരാൾക്കെതിരെ വിശ്വസനീയമായ രീതിയിൽ പരാതി ലഭിക്കുക എങ്കിൽ മാത്രം സ്റ്റേഷനിൽ വിളിച്ചു വരുത്തണം. ഇതിനുവേണ്ടി അയാൾ തയ്യാറായില്ല എങ്കിൽ വീട്ടിൽ ചെന്നു അറസ്റ്റ് ചെയ്യാവുന്നതാണ്. കൂടുതൽ അന്വേഷണത്തിന് വേണ്ടിയോ പ്രതി കൂടുതൽ കുറ്റം ചെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് വേണം അറസ്റ്റ് ചെയ്യുവാൻ. 15 വയസ്സിന് താഴെയുള്ള കുട്ടികൾ അതുപോലെതന്നെ സ്ത്രീകൾ 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ ഉള്ളവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത് വീട്ടിൽ ചെന്ന് വേണം ചോദ്യം ചെയ്യുവാൻ. മാർഗ്ഗരേഖ നടപ്പിലാക്കുവാൻ വേണ്ടി പോലീസുകാർക്ക് പരിശീലനം നൽകണമെന്നും പറയുന്നുണ്ട്. വനിതാ ഓഫീസർ ആയിരിക്കണം സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടത്. സ്ത്രീകളെയും കുട്ടികളെയും രാത്രികാലങ്ങളിൽ അറസ്റ്റ് ചെയ്യുവാൻ പാടുള്ളതല്ല. അറസ്റ് ചെയ്യുന്നത് ആരാണ് എന്തിനാണ് എന്നു തുടങ്ങിയുള്ള വിവരങ്ങളെല്ലാം അറിയിക്കണം. അറസ്റ്റ് ചെയ്യുന്ന ആളുടെ ഇഷ്ടപ്രകാരം മറ്റൊരാളെ അറസ്റ്റ് ചെയ്യുന്ന വിവരം അറിയിക്കണം. സാക്ഷി വേണം അതുപോലെതന്നെ പ്രതി അപകടകാരി ആണെങ്കിൽ മാത്രം അയാളെ വിലങ്ങു ധരിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ബലപ്രയോഗം പാടുള്ളതല്ല. 7 വയസ്സിൽ താഴെയുള്ള കുട്ടികളെ അറസ്റ്റ് ചെയ്യരുത് അതുപോലെതന്നെ മുതിർന്ന കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോൾ ലോക്കപ്പിൽ ഇടരുത് അവരെ കൈവിലങ്ങ് ധരിപ്പിക്കരുത് അതുപോലെതന്നെ മോശം ഭാഷയിൽ സംസാരിക്കരുത്. ഇതിനോടൊപ്പം തന്നെ അറസ്റ്റ് നടന്ന ഉടനെതന്നെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കണം എന്നിവയെല്ലാമാണ് പുതിയ മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണിത്. ഈ ഇൻഫോർമേഷൻ അറിയാത്ത ആളുകളിലേക്ക് എത്തിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക പുതിയ കേന്ദ്ര നിയമം. വാഹനങ്ങൾക്ക് ഇനിമുതൽ ഫാസ്റ്റ് ടാഗ് നിർബന്ധം. Info Desk Tech Desk - February 11, 2021 0 കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇപ്പോൾ ഏറ്റവും നിർണായകമായ ഒരു തീരുമാനമാണ് എടുത്തിരിക്കുന്നത്. പുതുവർഷം മുതൽ അതായത് 2021 ജനുവരി ഒന്നാം തീയതി മുതൽ നമ്മുടെ സംസ്ഥാനത്തും അതുപോലെത ന്നെ രാജ്യത്തും എല്ലാ വാഹനങ്ങൾക്കും എല്ലാ നാലുചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധം ആക്കിയിട്ടുള്ള ഉത്തരവാണ് ഇപ്പോൾ വന്നിട്ടുള്ളത്. 2017 പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയുള്ള ഉത്തരവ് ഇറക്കിയിരുന്നു. നിലവിലുള്ള ടോൾ പിരുവ് കൂടുതൽ കാര്യക്ഷമമാക്കുകയും ഡിജിറ്റൽ ഐട്ടി സാങ്കേതിക വിദ്യകൾ കൂടുതൽ പ്രമോട്ട് ചെയ്യുന്നതിന്റെയും ഭാഗമായി നിർണായക തീരുമാനം വരുമ്പോൾ ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കുകയും അതോടൊപ്പം തന്നെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുവാനും ഇതുവഴി സാധിക്കും എന്നതാണ് ഏറ്റവും വലിയ ഒരു മേന്മ. ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിന് നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമാക്കുന്ന ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിച്ച് ഡിജിറ്റൽ ഐട്ടി സംവിധാനങ്ങൾ പ്രൊസ്ലാഹിപ്പിക്കുക ആണ് ലക്ഷ്യമെന്നും മന്ത്രാലയത്തിനന്റെ വിജ്ഞാപനങ്ങളിലൂടെ വ്യക്തമാക്കുന്നു. നാലു ചക്രങ്ങളുള്ളതും എം എൻ വിഭാഗത്തിൽപ്പെടുന്ന പഴയ വാഹനങ്ങൾക്കും 2021 ജനുവരി ഒന്നാം തീയതി മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കണം എന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വേണ്ട ഭേദഗതി വരുത്തിയാണ് 2017 ഡിസംബർ ഒന്നിന് മുൻപാകെ വിറ്റ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിരിക്കുന്നത്. 2017 ഡിസംബർ ഒന്നിന് ശേഷം വിറ്റ് വാഹനങ്ങൾക്ക് നേരത്തെ തന്നെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ വാഹനങ്ങളിൽ വില്പന വേളയിൽ തന്നെ പതിക്കുവാനായി വാഹന നിർമ്മാതാക്കൾക്കും ഡീലർ മാർക്കും ഫാസ്റ്റ് ടാഗ് ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ ട്രാൻസ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന വേളയിലും ഫാസ്റ്റ് ടാഗ് പതിപ്പിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നാഷണൽ പെർമിറ്റുള്ള വാഹനങ്ങൾക്ക് 2019 ഒക്ടോബർ ഒന്നു മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമേ 2021 ഏപ്രിൽ മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ലഭിക്കുന്നതിനു വേണ്ടിയും ഫാസ്റ്റ് ടാഗ് എടുക്കേണ്ടിവരും. ഫാസ്റ്റ് ടാഗ് സംബന്ധിച്ചുള്ള ഈ വിവരം കൂടി ഉൾപ്പെടുത്തുന്ന വിധത്തിൽ വാഹന ഇൻഷുറൻസ് സർട്ടിഫിക്കറ്റ് പരിഷ്കരിക്കുന്നതോടു കൂടിയാണ് ഈ മാറ്റവും നിലവിൽ വരുക. ഇലക്ട്രോണിക് രീതിയിലുള്ള ടോൾപിരിവ് ഉപയോഗിക്കുന്നതിലൂടെ ഗതാഗത തടസ്സവും അതുവഴിയുള്ള എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാം എന്നതാണ് കണക്കുകൂട്ടൽ. പ്രീപെയ്ഡ് വ്യവസ്ഥയിലോ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ച രീതിയിലോ ആയതിനാൽ പണം കൈമാറ്റം ഉടനടി പൂർത്തിയാകും. ഇതേപ്പറ്റി അറിയാത്തവരിലേക് കൂടി ഈ വിവരം എത്തിക്കുക ഏറ്റവും ലാഭകരമായൊരു നിക്ഷേപമാർഗമാണോ നിങ്ങൾ നോക്കുന്നത് ?പിപിഎഫിൽ ചേർന്നോളു.. ജീവിതം സുരക്ഷിതമായിരിക്കും Latest Updates Tech Desk - February 11, 2021 0 സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും പിഎഫ് പോലൊരു നിക്ഷേപപദ്ധതിയില്ലാ എന്നാണ് പലരുടെയും ധാരണ. എന്നാൽ നഷ്ട്ടസാധ്യത കുറഞ്ഞ ഏറ്റവും നല്ലൊരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രോവിഡന്റ് ഫണ്ട്‌. പിപിഎഫ് അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രുപയും ഏറ്റവും കൂടിയ തുക 150000 രുപയുമാണ്. ഇത് നിങ്ങൾക്ക് ഒറ്റതവണയായോ മാസതവണകളായോ നിക്ഷേപിക്കാൻ സാധിക്കും. മാസതവണകളായാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരുമാസം നിക്ഷേപിക്കാൻ പറ്റുന്ന പരമാവധി തുക 12500 രൂപയാണ്. നിലവിൽ പിപിഎഫിന്റെ വാർഷിക പലിശ നിരക്ക് 7.1% ആണ് .മക്കളുടെ പേരിലും പിപിഎഫ് അക്കൗണ്ട് തുടങ്ങാനാവും.കുട്ടി പ്രായപൂർത്തിയായിട്ടില്ല എങ്കിൽ ഗാർഡിയനായി നിങ്ങൾക്ക് നിക്ഷേപം നടത്താം. ഈ രണ്ട് അക്കൗണ്ടിലും നിക്ഷേപം നടത്തുന്നുവെങ്കിൽ ഒരു സാമ്പത്തികവർഷം നിക്ഷേപിക്കാൻ കഴിയുന്ന ആകെത്തുകയും 150000 രൂപ തന്നെയായിരിക്കും. ജോയിന്റ് ആയി പിപിഎഫ് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പതിനഞ്ചുവർഷമാണ്. പതിനഞ്ചുവർഷം എത്തിയ ശേഷം ഓരോ അഞ്ചുവർഷം വച്ച് ഇതിന്റെ കാലാവധി വീണ്ടും കൂട്ടികൊണ്ടിരിക്കാം. പിപിഎഫിൽ നമ്മുടെ നിക്ഷേപത്തിനും,ലഭിക്കുന്ന പലിശയ്ക്കും ടാക്സ് ഇല്ല എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം. പല ബാങ്കുകളിലും ഓൺലൈനായി പിപിഎഫ് അക്കൗണ്ട് തുടങ്ങാനും ഇടപാടുകൾ നടത്താനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോസ്റ്റോഫീസ് വഴിയും ഈ സൗകര്യം ലഭ്യമാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിക്ഷേപപദ്ധതിയായതിനാൽ നൂറുശതമാനം വിശ്വസ്തമാണ്. ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. നിലവിൽ ഇന്ത്യൻ പൗരനല്ലായെങ്കിൽ അക്കൗണ്ട് തുടങ്ങാനുമാവില്ല. പിപിഎ അക്കൗണ്ടിന്റെ കാലാവധി പതിനഞ്ചുവർഷമാണെങ്കിലും ആറുവർഷം കഴിയുമ്പോൾ നിക്ഷേപത്തിന്റെ പകുതി പിൻവലിക്കാനാകും. ഒരു സാമ്പത്തികവർഷത്തിൽ ഒരുതവണ മാത്രമേ പണം തിരിച്ചെടുക്കാൻ സാധിക്കൂ. നിക്ഷേപം തുടങ്ങി അഞ്ചു വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ അത്യാവശ്യഘട്ടത്തിൽ അക്കൗണ്ട് അവസാനിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മുഴുവൻ തുകയുടെ ഒരുശതമാനം പിഴയായി ഈടാക്കും. ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപമായ അഞ്ഞൂറുരൂപയെങ്കിലും അടച്ചിട്ടില്ലായെങ്കിൽ അക്കൗണ്ടിൽ തുടരാനാവില്ല. ഇങ്ങനെ മുടങ്ങിപോയാൽ കാലാവധിയായ പതിനഞ്ചു വർഷത്തിന് ശേഷമേ പണം പിൻവലിക്കാൻ സാധിക്കൂ . പിന്നീട് അക്കൗണ്ട് പുതുക്കണമെങ്കിൽ അൻപതുരൂപ പിഴയും മുടങ്ങിയ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയായ 500 രൂപയും ഒരുമിച്ച് അടക്കേണ്ടതായിവരും. പണമായോ ചെക്കായോ അക്കൗണ്ട് പുതുക്കാം. നോമിനേഷൻ സൗകര്യം ഉണ്ടായിരിക്കും. കൂടാതെ പോസ്റ്റോഫീസിൽ ആണ് അക്കൗണ്ട്‌ തുടങ്ങുന്നതെങ്കിൽ ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊരു പോസ്റ്റോഫീസിലേക്ക് അക്കൗണ്ട് മാറ്റാൻ സാധിക്കും. ദിവസേന നൂറ് രൂപ എന്ന കണക്കിൽ പ്രതിമാസം 3000 രൂപാ വീതം പിപിഎഫ് അക്കൗണ്ടിന് വേണ്ടി മാറ്റിവച്ചാൽ പതിനഞ്ചുവർഷത്തേക്ക് 7.1% പലിശ വച്ച് 976308 രൂപ നമുക്ക് ലഭിക്കും. ഇവിടെ നിക്ഷേപത്തുക ഏകദേശം 540000 രൂപ മാത്രമാണ്, ബാക്കി 436368 രൂപ പലിശയിനത്തിൽ നമുക്ക് ലഭിക്കുന്ന തുകയാണ്. കാലാവധി കൂടുന്നതിനനുസരിച്ച് പലിശയിനത്തിൽ ലഭിക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ, ദീർഘകാലത്തേക്ക് പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നല്ലൊരുതുകയാവും നമ്മെ കാത്തിരിക്കുക എങ്ങനെ ആകർഷകമായി സംസാരിക്കാം ? മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടണമെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അറിയാം.. Latest Updates Tech Desk - February 11, 2021 0 മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടണമെങ്കിൽ ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളുണ്ട്. ഒരാൾ എങ്ങനെ സംസാരിക്കുന്നു എന്നത് അവിടെ പ്രധാനപ്പെട്ടൊരു കാര്യമാണ്. എങ്ങനെ സംസാരം മനോഹരമാക്കാം? നമ്മുടെഭാഗത്തുനിന്നും അതിന് എന്തൊക്കെ ചെയ്യാം. നല്ലൊരു വ്യക്തിത്വം രുപപ്പെടുത്തുന്നത്തിലൂടെയാണ് നല്ലൊരു വ്യക്തിയുണ്ടാവുന്നത്. ഒരാളുടെയടുത്ത് നാം എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയാവും അവരും നമ്മുടെയടുത്തും പെരുമാറുക. വ്യക്തിത്വം മനോഹരമാക്കാനുള്ള ആദ്യവഴിയാണ് ചിരി. ഒരാളുടെയടുത്ത് മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ തീർച്ചയായും അയാൾ നിങ്ങളുടെ സംസാരം ഇഷ്ടപ്പെടും. തിരിച്ചു സംസാരിക്കാൻ താല്പര്യം പ്രകടിപ്പിക്കും. കണ്ണിൽ നോക്കി സംസാരിക്കുക. അങ്ങനെയെങ്കിൽ നമ്മൾ നല്ല ആത്മാവിശ്വാസമുള്ളയാളാണെന്ന് കേൾക്കുന്നയാൾക്ക് തോന്നും. ഫോണിൽ നോക്കി ഒരാളോട് സംസാരിക്കാൻ ശ്രമിക്കരുത്. സംസാരത്തിലെ താല്പര്യമില്ലയും സ്വഭാവത്തിലെ പക്വതയില്ലായ്മയുമാണ് അവിടെ കാണുക.. അതുകൊണ്ട് സംസാരിക്കുമ്പോൾ കഴിവതും ഫോൺ ഉപയോഗം ഒഴിവാക്കുക. ഒരിക്കലും കൈ കെട്ടിനിന്ന് സംസാരിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ ആ വ്യക്തിപറയുന്നത് കേൾക്കാൻ നമുക്ക് താല്പര്യമില്ലയെന്നാണ് അതിനർത്ഥം. ഈ ശീലം ഒഴിവാക്കി തീർത്തും സ്വാതന്ത്രമായി ഹൃദ്യമായി സംസാരിക്കാൻ ശ്രമിക്കുക്ക. കേൾക്കുന്നയാൾക്ക് തീർച്ചയായും നിങ്ങളെ ഇഷ്ടപ്പെടും. അനുകൂലമായിനിന്ന് സംസാരിക്കുക. അതായത്. സംസാരിക്കുന്നയാൾ ചെയ്യാനിഷ്ടപ്പെടുന്ന എന്തിനെയെങ്കിലും പറ്റി ആവശ്യമില്ലാതെ നിരുത്സാഹപ്പെടുത്തരുത്. അവർക്ക് ആത്മവിശ്വാസം കൊടുക്കുക. നമ്മൾ സഹായിക്കാൻ തല്പരനാണെന്ന് അവരെ ബോധ്യപ്പെടുത്തുക. അങ്ങനെയെങ്കിൽ അവർ സംസാരിക്കാൻ താല്പര്യം ഉള്ളവരാകും സംസാരം കുറച്ചുകൂടെ രസമുള്ളതാവും. കുറയെകാര്യങ്ങൾ സംസാരിക്കാനാവും. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആത്മവിശ്വാസത്തോടെയുള്ള സംസാരം. അപ്പോൾ മറ്റുള്ളവരുടെ മുന്നിൽ നാം ശ്രദ്ധേയനാവുന്നു, അവരുടെ താല്പര്യങ്ങൾ നമ്മളോട് പങ്കുവയ്ക്കപ്പെടുന്നു സംസാരിക്കുമ്പോൾ ഒരു വ്യക്തിയേയും വ്യക്ത്തിയെ മടുപ്പിക്കരുത്. താല്പര്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കരുത്. ആവശ്യത്തിന് മാത്രം സംസാരിക്കുക. നല്ലൊരു കേഴ്‌വിക്കാരൻ ആവണം. ഒരു വ്യക്തി സംസാരിക്കുമ്പോൾ എന്താണെന്ന് കേട്ടു മറുപടിപറയാൻ പറയാൻ കഴിയുന്നവരാകാൻ ശ്രമിക്കുക. അയാൾ പറയുന്നത് നമുക്ക് മനസ്സിലായിയെന്നു തോന്നുകയാണെങ്കിൽ ആ വ്യക്തിക്ക് നമ്മളെ കൂടുതൽ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുക. വ്യക്തിത്വവികസനത്തിന്റെ ഏറ്റവും മഹത്തായ പാഠം നിങ്ങൾ എന്താണെന്നുള്ള സ്വന്തമായ തിരിച്ചറിവാണ്. നിങ്ങള്ക്ക് എന്തെങ്കിലും ഹോബിയുണ്ടെങ്കിൽ അത് പരമാവധി പ്രയോജനപ്പെടുത്തുക. ലൈഫിൽ എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ശ്രമിക്കുക, അതുകാണുമ്പോൾ മറ്റുള്ളവർക്ക് നമ്മളിൽ നല്ല ബഹുമാനം വളർത്തിയെടുക്കാൻ സാധിക്കും. മറ്റുള്ളവർ നമ്മെ തീർച്ചയായും ഇഷ്ടപ്പെടും. വാട്സാപ്പ് ഉപയോഗിച്ച് ഇനിയും പെയ്മെൻറ് എങ്ങനെ നടത്തണം എന്ന് അറിയാത്തവർക്ക് വേണ്ടി Latest Updates Tech Desk - February 11, 2021 0 വാട്സപ്പ് ഉപയോഗിക്കാത്തവരായി ആരും ഇല്ല. എന്നാൽ കുറച്ചു നാളുകളായി വാട്സാപ്പിൽ വന്നിരിക്കുന്ന പെയ്മെൻറ് ഫീച്ചറിനെ കുറിച്ച് അതികം ആളുകൾക്കും അറിവുണ്ടാകില്ല. ഈ ഒരു ഫിച്ചറിലൂടെ എങ്ങനെ പണം അയക്കാം പണം റിക്വസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്. പല ആളുകൾക്കും ഈ ഒരു ഫീച്ചർ വാട്സാപ്പിൽ ഉണ്ട് എങ്കിലും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. വാട്സാപ്പിലെ ഈ പുതിയ വേർഷൻ ലഭിക്കുന്നതിന് വാട്സ്ആപ്പ് ബീറ്റ വേർഷനിൽ അപ്ഡേറ്റ് ചെയ്യുക. ഇതിനു ശേഷം വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക. അതിൽ പെയ്മെൻറ് എന്നുള്ള ഓപ്ഷൻ കാണും. ആ ഓപ്ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം ഒരു വിൻഡോ ഓപ്പൺ ആയി വരുന്നതാണ്. ഓപ്പൺ ആയി വന്ന വിൻഡോയിൽ ആഡ് പെയ്മെൻറ് എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിനു ശേഷം താഴെ കാണുന്ന അസപ്റ്റ് ആൻഡ് കണ്ടിന്യൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്തതിനു ശേഷം ഒരുപാട് ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് കാണുവാൻ സാധിക്കുന്നതാണ്. അടുത്തതായി വന്നിരിക്കുന്ന ലിസ്റ്റിൽ നിന്ന് വാട്സ്ആപ്പ് നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ഏതാണോ അത് സെലക്ട് ചെയ്യുക. അതിനു ശേഷം വെരിഫൈ വിയ എസ്എംഎസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പെർമിഷൻ അലോ ചെയ്തു കൊടുക്കുക. ഇതിനു ശേഷം ബാങ്ക് അക്കൗണ്ട് നമ്പറുമായി കണക്ട് ചെയ്ത് ഒരു എസ്എംഎസ് വരുകയും ശേഷം വാട്സപ്പ് പെയ്മെൻറ് വെരിഫൈ ആവുകയും ചെയ്യും. തുടർന്ന് ഡൺ ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യണം എന്നുണ്ടെങ്കിൽ ആഡ് പെയ്മെൻറ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും. താഴെക്കാണുന്ന ന്യൂ പെയ്മെൻറ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം യുപിഐ ഐഡി ഉപയോഗിച്ചും അല്ലെങ്കിൽ ക്യു ആർ കോഡ് വഴിയും പണം സെൻറ് ചെയ്യാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ ആർക്കാണോ അയക്കേണ്ടത് അവരുടെ അക്കൗണ്ട് സെലക്ട് ചെയ്തതിനു ശേഷം പേ എന്നുള്ള ഓപ്ഷനിൽ എത്ര എമൗണ്ട് ആണോ അയക്കേണ്ടത് എന്ന് കൊടുത്തതിനു ശേഷം അയക്കാവുന്നതാണ്. പണമയയ്ക്കാനുള്ള മറ്റൊരു രീതിയാണ് ആർക്കാണോ അയക്കേണ്ടത് അവരുടെ കോണ്ടാക്ട് എടുത്തതിനു ശേഷം അറ്റാച്ച് ബട്ടൻ ക്ലിക്ക് ചെയ്യുക. അതിൽ പേയ്‌മെന്റ് എന്നുള്ള ഒരു ഓപ്ഷൻ കാണും. ഇതിനു ശേഷം പണം അയക്കുവാനും റിക്വസ്റ്റ് ചെയ്യുവാനും അതിലൂടെ സാധിക്കും. വാട്സാപ്പിൽ ഇനിമുതൽ മെസ്സേജ് അയക്കുവാൻ മാത്രമല്ല പണം അയക്കുവാനും അത് റിസീവ് ചെയ്യുവാനുമുള്ള ഫീച്ചർ കൂടി വന്നിട്ടുണ്ട്. ഈ ഒരു ഫീച്ചർ അറിഞ്ഞിരിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. ഉപഭോക്താക്കൾക്കുള്ള കെ. എസ്. ഇ. ബി അപ്ഡേഷൻസ് ഇനി മുതൽ വേഗം അറിയാം. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ് Latest Updates Tech Desk - February 11, 2021 0 കെ. എസ്. ഇ. ബി ഉപഭോക്താക്കൾക്ക് വരാനിരിക്കുന്ന മാസത്തെ ഇലക്ട്രിസിറ്റി ബിൽ എത്രയാണ് എന്നും, ഏതൊക്കെ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് തുടങ്ങിയുള്ള അറിയിപ്പുകൾ മൊബൈൽ ഫോണിൽ എസ്. എം. എസ് ആയി ലഭിക്കുന്നതിനു വേണ്ടി കെ. എസ്. ഇ. ബി യുടെ സൈറ്റിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്താൽ മതിയാകും. എന്നാൽ ഈ ഫീച്ചർ പല ആളുകൾക്കും അറിയില്ല. കൺസ്യൂമർ നമ്പറും, ബിൽ എമൗണ്ടും ഉപയോഗിച്ചു കൊണ്ട് രജിസ്റ്റർ ചെയ്യുകയാണ് എങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട ഇൻഫൊർമേഷൻസ് എല്ലാം മെസ്സേജ് ആയി ഫോണിലേക്ക് ലഭിക്കുന്നതായിരിക്കും. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ആളുകൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി https://hris.kseb.in/OMSWeb/registration എന്ന സൈറ്റിൽ കയറുക. ഇങ്ങനെ ചെയ്യുമ്പോൾ നേരിട്ട് ഹോം പേജിലേക്ക് ആണ് എത്തുക. ശേഷം കൺസ്യൂമർ നമ്പറും, ബിൽ നമ്പറും എന്റർ ചെയ്യുക. അതിനു ശേഷം വാലിഡേറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയ ഒരു പേജ് ഓപ്പൺ ആയി വരും. അതിലേക്ക് ഫോൺ നമ്പറും, ഇമെയിൽ ഐഡിയും എന്റർ ചെയ്തു കൊടുക്കുക. ഏതു നമ്പറിലേക്ക് ആണോ മെസ്സേജ് വരേണ്ടത് ആ നമ്പർ വേണം എന്റർ ചെയ്തു കൊടുക്കാൻ. ഇമെയിൽ ഐഡി എന്റർ ചെയ്യണമെന്ന് നിർബന്ധമില്ല. ഇതിനു ശേഷം താഴെയുള്ള രണ്ടു ഓപ്ഷനിൽ ടിക്ക് കൊടുക്കുക. ഇമെയിൽ ഐഡി കൊടുക്കുന്നുണ്ടെങ്കിൽ മാത്രം മൂന്നാമത്തെ ഓപ്ഷനിൽ ടിക്ക് കൊടുത്താൽ മതി. ഇത്രയും ചെയ്ത ശേഷം കൺഫോം കൊടുത്താൽ മാത്രം മതി രജിസ്ട്രേഷൻ പൂർത്തിയായിക്കോള്ളും. ശ്രദ്ധിക്കേണ്ട കാര്യം കൺസ്യൂമർ നമ്പർ, ബിൽ നമ്പർ എന്നിവ കറക്റ്റ് ആയി വേണം കൊടുക്കാൻ. അല്ലെങ്കിൽ എറർ കാണിക്കുകയും തുടർന്ന് വീണ്ടും രജിസ്ട്രേഷൻ ചെയ്യുകയും വേണ്ടിവരും. ധാരാളം ആളുകൾക്കും ഇങ്ങനെ ഒരു കാര്യം കെ. എസ്. ഇ. ബി അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നതായി അറിയുന്നില്ല. അതുകൊണ്ടു തന്നെ ഈ ഇൻഫോർമേഷൻ പരമാവധി എല്ലാവരിലേക്കും എത്തിക്കുക ഇന്ത്യൻ ആർമിയിലേക്കും, നേവൽ ആർമിയിലേക്കും, എയർ ഫോഴ്സ് ആർമിയിലേക്കുമുള്ള ഓഫീസർ പോസ്റ്റ്‌ ലഭിക്കുന്നതിനായുള്ള എക്സാം എഴുതുന്നതിന് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു Latest Updates Tech Desk - February 10, 2021 0 CDS അതവ Combined Defence Service എക്സാമിന് ഉള്ള റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുകയാണ്. എന്താണ് CDS? ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ അയർഫോഴ്‌സ് എന്നിവയിൽ ഓഫീസർ പോസ്റ്റിലേക്ക് ജോലി ആഗ്രഹിക്കുന്നു വ്യക്തികൾക്കാണ് ഈ റിക്രൂട്ട്മെന്റ് ലഭിക്കുന്നത്. UPSC അതവ യൂണിറ്റ് പബ്ലിക് സർവീസ് കമ്മിഷനാണ് ഈ എക്സാം നടത്തുന്നത്. 2021 ലേക്ക് ഉള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനാണ് ഇപ്പോൾ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വന്നിരിക്കുന്നത്. CDS റിക്രൂട്ട്മെന്റ് വഴി ജോലി ഒഴിവ് നോക്കുകയാണേൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ 100 ജോലി ഒഴിവും, ഇന്ത്യൻ നേവൽ അക്കാദമിയിൽ 26 ജോലി ഒഴിവും, ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയിൽ 32 ജോലി ഒഴിവും, ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ പുരുഷന്മാർക്ക് 170 ജോലി ഒഴിവും, ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ സ്ത്രീകൾക്ക് 17 ജോലി ഒഴിവുമാണ് നിലവിൽ ഉള്ളത്. അങ്ങനെ മുഴുവൻ കണക്ക് നോക്കുമ്പോൾ ആകെ 345 ജോലി ഒഴിവാണ് നിലവിൽ നിലനിൽക്കുന്നത്. CDS എക്സാം എഴുതാൻ പറ്റുന്നവരുടെ പ്രായപരിധി പരിശോധിക്കാം. ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ കല്യാണം കഴിക്കാത്ത ” 2 ജനുവരി 1998 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച പുരുഷന്മാർക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ഇന്ത്യൻ നേവൽ അക്കാദമിയിൽ കല്യാണം കഴിക്കാത്ത ” 2 ജനുവരി 1998 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച പുരുഷന്മാർക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയിൽ 20 വയസ് മുതൽ 24 വയസ്‌ വരെ പ്രായമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. അതായത് ” 2 ജനുവരി 1998 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച വ്യക്തികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ കല്യാണം കഴിക്കാത്ത ” 2 ജനുവരി 1997 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കുവാൻ സാധിക്കും. ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ അപേക്ഷിക്കുവാൻ വേണ്ടി ഏതെങ്കിലും അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി മതിയാകും. എന്നാൽ ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കുവാൻ ഏതെങ്കിലും അറിയപെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഡിഗ്രി വേണ്ടതാണ്. എയർ ഫോഴ്സ് അക്കാദമി അപേക്ഷിക്കുന്നതിന് വേണ്ടി പ്ലസ് ടു പഠനത്തിൽ ഫിസിക്സും കണക്ക് വിഷയവും വേണ്ടതാണ്. അതോടൊപ്പം അറിയപെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഡിഗ്രിയും വേണ്ടതാണ്. CDS എക്സാമിന് അപേക്ഷിക്കുന്നത് ഓൺലൈൻ വെബ്സൈറ്റ് വഴിയാണ്. അപേക്ഷിക്കുവാനുള്ള വെബ്സൈറ്റിന്റെ ലിങ്ക് താഴെ നൽകുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17 വൈകുന്നേരം 6 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക തിരുവനന്തപുരം ARO യുടെ ആർമി റിക്രൂട്മെന്റ് റാലി വിളിച്ചിരിക്കുകയാണ്. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക Latest Updates Tech Desk - February 10, 2021 0 നിലവിൽ തിരുവനന്തപുരം ARO- യുടെ ആർമി റിക്രൂട്മെന്റ് റാലി വിളിച്ചിരിക്കുകയാണ്. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ നടക്കുന്നത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ മാസം നാലാം തീയതിയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം ARO യുടെ കീഴിൽ തിരുവനന്തപുരം ഭാഗത്ത് താല്പര്യം ഉള്ള എല്ലാ വ്യക്തികളും അപ്ലൈ ചെയ്യാൻ ശ്രമിക്കുക. നിലവിൽ തിരുവനന്തപുരം ARO യുടെ നോട്ടിഫിക്കേഷൻ മാത്രമാണ് വന്നിരിക്കുന്നത്. അതായത് ഇതിലേക്ക് തിരുവനന്തപുരം ARO യുടെ കീഴിലുള്ള വ്യക്തികൾക്ക് മാത്രമാണ് അപേക്ഷിക്കുവാൻ സാധിക്കുക. കാലിക്കറ്റ്‌ ARO യുടെ കീഴിൽ വരുന്ന വ്യക്തികൾക്ക് ഇതിൽ അപ്പേക്ഷിക്കുവാൻ കഴിയില്ല. തിരുവനന്തപുരം ARO യുടെ രജിസ്ട്രേഷൻ കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസത്തിന് ഉള്ളിൽ തന്നെ കാലിക്കറ്റ്‌ ARO യുടെ നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കാവുന്നതാണ്. കാലിക്കറ്റ്‌ ARO യിൽ അപേക്ഷിക്കുവാനും തിരുവനന്തപുരം ARO യിൽ അപേക്ഷിക്കുവാനും ഒരേ പ്രായ പരിധിയാണ്. അതവ എന്തെങ്കിലും തരത്തിൽ പ്രായ പരിധിയിൽ മാറ്റം വരുക ആണെങ്കിൽ മാസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 16 വയസ് മുതൽ 23 വയസ് വരെയാണ് സാധാരണ കണ്ട് വരാറുള്ള പ്രായ പരിധി. നിലവിൽ ഇത്തരം റിക്രൂട്ട്മെന്റ്കളിൽ അപേക്ഷിക്കുവാൻ ആയി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം എന്ന് ഒഫീഷ്യൽ സൈറ്റിൽ അറിയിപ്പ് നൽകിയട്ടില്ല. രജിസ്‌ട്രേഷൻ ചെയ്തതിന് ശേഷം ഓരോ വ്യക്തികൾക്കും അഡ്മിറ്റ്‌ കാർഡ് ലഭിക്കുന്നതാണ്. ഇത്തരം അഡ്മിറ്റ്‌ കാർഡുകളിൽ നിന്ന് എല്ലാ നിർദ്ദേശങ്ങളും, എന്തൊക്കെ കയ്യിൽ കരുതണം എന്നുള്ള എല്ലാ വിവരങ്ങളും മനസിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ അഡ്മിറ്റ്‌ കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ വേണ്ടയോ എന്ന് അറിയാൻ സാധിക്കുകയുള്ളു. കോവിഡ് സാഹചര്യം നിലവിൽ നിൽക്കുന്നത് കൊണ്ടുതന്നെ ARO യിൽ അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കുക. കാരണം റാലി നടക്കുന്ന സമയത്ത് നിങ്ങൾ നിരീക്ഷണത്തിലോ അല്ലെങ്കിൽ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയാണെങ്കിൽ ഇത്‌ നിങ്ങളുടെ റാലിയെ നല്ല രീതിയിൽ ബാധിക്കുന്നതാണ്. വർക്കൗട്ടുകൾ ഇപ്പോൾതന്നെ തുടങ്ങാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ റാലിയുടെ സമയത്തേക്ക് നല്ല പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിക്കുകയുള്ളു
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് പണം ഒരാവശ്യമേ അല്ല. അവര്‍ക്ക് ഒരു കൈത്താങ്ങാണ് വേണ്ടത്. ഒന്ന് തലോടാന്‍, ഒന്നു കുളിപ്പിച്ചു കൊടുക്കാന്‍, ഒരാശുപത്രിയില്‍ രണ്ടു ദിവസം കിടക്കേണ്ടി വന്നാല്‍ അത്യാവശ്യ സമയങ്ങളിലെങ്കിലും കൂട്ടിരിക്കാന്‍, ആ ഉമ്മ ചോദിച്ച ‘സംസം’ വെള്ളം ഒന്നെത്തിച്ചുകൊടുക്കാന്‍ ഒരു തുണ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം സുഹൃത്തായ, കോഴിക്കോട് പൈയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ ഫോണില്‍ വിളിച്ചിട്ട് ചോദിച്ചു: ‘ഇന്ന് നീ കൂടെ വരുന്നോ?’ ജോലി എന്നതിനപ്പുറം ആതുരസേവനത്തെ തന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്ത ഈ ഡോക്ടര്‍ തന്റെ ചില രോഗികളെ കാണാന്‍ വിളിക്കുന്നു. പാളയം ബസ്റാന്റില്‍ എന്നെ കാത്തുനിന്ന ഡോക്ടര്‍ക്കൊപ്പം പാളയത്തെ ഊടുവഴിയിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് കാലപ്പഴക്കം നന്നായി ബാധിച്ച ഒരു പഴയ ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഒരറ്റത്തുള്ള മുറിക്കു മുന്നില്‍. വാതിലിനടുത്തു ചെന്ന് (വാതിലെന്ന് പറയാമോ എന്നറിയില്ല ദുര്‍ബലമായ ഒരു മറ) ഡോക്ടര്‍ നീട്ടി വിളിച്ചു: ‘ഉമ്മാ, വാതില്‍ തുറക്കൂ…’ ഉള്ളിലേക്ക് എത്തിനോക്കിയ ഡോക്ടര്‍ ‘ഉമ്മാ, തുണി ഒന്ന് നന്നാക്കിയുടുക്കാമോ, ഞങ്ങള്‍ അകത്തുവരട്ടെ’ എന്നാരാഞ്ഞു. അകത്തു കടന്നപ്പോള്‍ ‘മോനാണോ’ എന്നു ചോദിച്ചു ഉമ്മ സങ്കടങ്ങള്‍ നിരത്താന്‍ തുടങ്ങി. നടക്കാനോ ഇരിക്കാനോ കഴിയാതെ ഇഴഞ്ഞു നീങ്ങുന്ന ആ വൃദ്ധയോട് ചേര്‍ന്ന് ഡോക്ടറിരുന്നു. കൈ എടുത്ത് തന്റെ കയ്യില്‍ വച്ച് തലോടിക്കൊണ്ട് രോഗവിവരങ്ങള്‍ അന്വേഷിച്ചു. കഴിഞ്ഞ പ്രാവശ്യം പാലിയേറ്റീവ് ഹോംകെയര്‍ പ്രവര്‍ത്തകര്‍ വന്നപ്പോള്‍ കൊടുത്ത മരുന്നുകള്‍ ഡോക്ടര്‍ പരതിയെടുത്തു. പലതും കഴിക്കാത്തത് കണ്ടപ്പോള്‍ ചോദിച്ചു, സ്നേഹത്തോടെ ശാസിച്ചു നീരുവന്ന ഭാഗങ്ങള്‍ നോക്കി. ഭക്ഷണം എന്തു കഴിച്ചെന്നു ചോദിച്ച് തന്റെ ബേഗ് തുറന്ന് ഒരു കൂട് റൊട്ടി, കുറച്ച് മധുരപലഹാരങ്ങള്‍, കുടിക്കാനുള്ള പാനീയം എന്നിവ എടുത്ത് ആ വൃദ്ധക്ക് കൊടുത്തു. ഇഷ്ടത്തോടെ ആ ഉമ്മ അതില്‍ നിന്ന് കുറച്ചു കഴിക്കാന്‍ തുടങ്ങി. എന്റെ കണ്ണു നിറഞ്ഞു പോയി. പെട്ടെന്ന് മനസ്സില്‍ മിന്നിമറഞ്ഞത് മൂന്നാം ക്ളാസിലോ മറ്റോ ഉമര്‍(റ)വിനെപ്പറ്റി ‘ഖലീഫ ഉമര്‍’ എന്ന തലക്കെട്ടില്‍ ടീച്ചര്‍ പറഞ്ഞുതന്ന സുന്ദരമായൊരു കഥയാണ്. രാത്രി കാലങ്ങളില്‍ ആരുമറിയാതെ വീട്ടില്‍ അബലകളെ പരിപാലിക്കുന്ന ആ മഹാന്റെ ചരിത്രം. ’ഇവര്‍ക്കാരുമില്ലേ?’ ഡോക്ടറോട് ഞാന്‍ ചോദിച്ചു. “ഉമ്മയോട് ചോദിക്കൂ. നമ്മള്‍ കുറേ പറഞ്ഞു തരുന്നതിലും നേരിട്ടുള്ള അനുഭവങ്ങളാണ് മനസ്സിലാക്കാന്‍ എളുപ്പം.” ഡോക്ടര്‍ പറഞ്ഞു. ഉമ്മ മക്കളെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ ഏതോ അധോലോക കഥയാണ് കേള്‍ക്കുന്നതെന്ന് തോന്നിപ്പോയി. കള്ളിന്റെയും കഞ്ചാവിന്റെയും അടിമകളാണ് സ്വന്തം ചോരയില്‍ പലരും. അവര്‍ ആകെ ഉമ്മയുടെ അടുത്ത് വരുന്നത് പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാനാണ്. നേരെ പറഞ്ഞാല്‍ ഈ വൃദ്ധക്ക് ആരെങ്കിലും കൊടുക്കുന്ന ചില്ലിക്കാശുകള്‍ ലഹരിക്ക് കാശില്ലാതെ വരുമ്പോള്‍ തട്ടിയെടുക്കാന്‍ അവര്‍ വരും. വാര്‍ദ്ധക്യവും രോഗങ്ങളുമായി നിന്ന് തിരിയാന്‍ ഇടമില്ലാത്ത കൊച്ചുകൂരയില്‍ ആ വൃദ്ധ ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ്. വല്ലപ്പോഴും സുമനസ്സുകള്‍ കൊണ്ടു കൊടുക്കുന്ന ഭക്ഷണമാണ് അന്നം. കൂടെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വരുമ്പോള്‍ കുളിപ്പിച്ചും ചികിത്സിച്ചും നോക്കുന്നതും. മലമൂത്ര വിസര്‍ജ്ജനത്തിനു പോലും അവിടെ കക്കൂസോ കുളിമുറിയോ ഇല്ല. പാത്രത്തിലോ മറ്റോ പ്രാഥമിക കൃത്യം നിര്‍വഹിച്ചു ഇഴഞ്ഞു നീങ്ങി തൊട്ടപ്പുറത്തുള്ള പൊട്ടക്കിണറ്റില്‍ ആ വൃദ്ധതന്നെ വലിച്ചെറിയുകയാണ് ഓരോ ദിവസവും. ഉമ്മയോട് എന്താണു വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അവരുടെ വലിയൊരാവശ്യം പറഞ്ഞു: ‘എനിക്കല്‍പ്പം ‘സംസം’ വെള്ളം കൊണ്ടുതരാമോ?. കുറേയായി ആഗ്രഹിക്കുന്നു.’ ആ ഉമ്മയുടെ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ കണ്ണും നട്ടിരുന്നു. നമുക്ക് പോകാമെന്ന ഡോക്ടറുടെ വാക്കുകളാണ് എന്നെ തട്ടിയുണര്‍ത്തിയത്. പോക്കറ്റില്‍ നിന്ന് ഒരു തുകയെടുത്ത് ഡോക്ടര്‍ കാണാതെ ആ വൃദ്ധയുടെ കയ്യില്‍ വച്ചുകൊടുത്തു. പക്ഷേ, അതു കണ്ട ഡോക്ടര്‍ അതുള്‍കൊള്ളാത്ത ഭാവത്തില്‍ എന്നെ നോക്കി. ഇറങ്ങാന്‍ തുടങ്ങിയ ഡോക്ടറെ ഉമ്മ വീണ്ടും വിളിച്ചു. തന്റെ തലയണ പൊക്കാന്‍ പറഞ്ഞു. തലയണക്കടിയില്‍ കുറച്ച് നോട്ടുകളുണ്ട്. ഡോക്ടറോട് അത് എണ്ണാന്‍ പറഞ്ഞു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ആ ഉമ്മ പറയുകയായി: മോനേ, എന്റെ മകന്‍ കാണാതിരിക്കാനാണ് ഇതൊക്കെ ഒളിപ്പിച്ചു വെക്കുന്നത്. എത്ര സംഖ്യയുണ്ട്? മോന്‍ പറ. സംഖ്യ പറഞ്ഞപ്പോള്‍ ആ ഉമ്മയുടെ മുഖത്ത് പ്രസന്നഭാവം. പക്ഷേ, അതുപയോഗിച്ച് പശിയടക്കാന്‍ ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ അവിടെ ഒരാളില്ല. തൊട്ടടുത്ത പള്ളിയില്‍ നിന്ന് മഗ്രിബ് ബാങ്ക് കേട്ടുകൊണ്ടാണ് ഞങ്ങളിറങ്ങിയത്. പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ഈ ജീവിതങ്ങള്‍ക്ക് പണം ഒരാവശ്യമേ അല്ല. അവര്‍ക്ക് ഒരു കൈത്താങ്ങാണ് വേണ്ടത്, ഒന്ന് തലോടാന്‍, ഒന്നു കുളിപ്പിച്ചു കൊടുക്കാന്‍, ഒരാശുപത്രിയില്‍ രണ്ട് ദിവസം കിടക്കേണ്ടി വന്നാല്‍ അത്യാവശ്യ സമയങ്ങളിലെങ്കിലും കൂട്ടിരിക്കാന്‍, ആ ഉമ്മ ചോദിച്ച ‘സംസം’ വെള്ളം ഒന്നെത്തിച്ചുകൊടുക്കാന്‍ ഒരു തുണ. ഒരാഴ്ച മെഡിക്കല്‍ കോളജില്‍ കിടന്നാല്‍ കുറേയെങ്കിലും ശമനം കിട്ടുമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, ആരുണ്ട് കൂടെ നില്‍ക്കാന്‍? മഗ്രിബ് നിസ്കരിച്ചു ഞങ്ങള്‍ കയറിയത് തമിഴ് സ്വദേശികള്‍ ഒന്നിച്ചു താമസിക്കുന്ന ഒരു കോളനിയിലേക്കാണ്. അഴുകിയ വാസനയും അന്തരീക്ഷവും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പക്ഷേ, ഡോക്ടറെ ഇതൊന്നും ബാധിക്കുന്നേയില്ല. കൊച്ചു കൂരകളിലൂടെ ഇഴഞ്ഞിഴഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തി. ഒരു വൃദ്ധന്‍ കാലിലെ പഴുപ്പുമായി വേദനകൊണ്ട് പുളയുന്നു. ഡോക്ടര്‍ നന്നായി പരിശോധിച്ച് കൂടെയുള്ള മകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഒരുനാള്‍ മാരകരോഗം നമ്മെയും കീഴടക്കുമ്പോള്‍, മുകളില്‍ കണ്ണും നട്ട് ഒരു മിനുട്ട് കഴിഞ്ഞുപോകാന്‍ പാടുപെടുമ്പോള്‍ മാത്രമേ ഈ അവസ്ഥ നമുക്ക് മനസ്സിലാകൂ. പലപ്പോഴും നമ്മുടെ ആത്മാര്‍ത്ഥമായ കൂട്ടാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. അത് പണം കൊടുത്താല്‍ മാത്രം തീരുന്നതല്ല. നമ്മുടെ ചുറ്റുവട്ടങ്ങളിലെ അവശരായ രോഗികള്‍ക്ക് യഥാസമയം മതിയായ ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്? കുഷ്ഠരോഗം വന്ന് എല്ലാവരും വെറുത്ത് ആട്ടിയോടിച്ച നായയെ വിജനപ്രദേശത്ത് പന്തല്‍കെട്ടി നാല്‍പതു ദിവസം പരിചരിച്ചു സുഖപ്പെടുത്തിയ രിഫാഈ ശൈഖിന്റെ ചരിത്രം നമുക്കെന്തു കൊണ്ടാണ് പാഠമാകാത്തത്? ഞാന്‍ ഏറെ സ്നേഹിക്കുന്ന ഒരു ഡോക്ടറുണ്ട്. അയാള്‍ പലരുടെയും സഹായത്താല്‍ മാസത്തില്‍ 500 രൂപ വീതം റേഷന്‍ പോലെ പല മാറാരോഗികളുടെ വീട്ടിലുമെത്തിക്കുന്നുണ്ട്. ഈ 500 രൂപ കൊണ്ട് എന്തു ചെയ്യാനാണെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. ‘ഇതു തന്നെ ധാരാളമാണ്. ബിപിഎല്ലിലും എപിഎല്ലിലും ഒന്നോ രണ്ടോ രൂപക്ക് അരികിട്ടും. കഞ്ഞിവെച്ചെങ്കിലും പട്ടിണി കൂടാതെ കഴിയാമല്ലോ എന്നാശ്വസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്.’ അയാള്‍ പറഞ്ഞു. രോഗികളെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഇനിയും വരേണ്ടതുണ്ട്. ഒരിക്കല്‍ മഞ്ചേരി ഭാഗങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ കൂടെ രോഗികളെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച അനുഭവങ്ങളുണ്ടായി. മഞ്ചേരിക്കടുത്ത് ഒരുള്‍നാടന്‍ പ്രദേശത്ത് ഡോക്ടറും നഴ്സും പാലിയേറ്റീവ് പ്രവര്‍ത്തകരും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം ഒരു കൊച്ചുവീട്ടില്‍ കയറി. ഡോക്ടര്‍ രോഗിയുടെ കേസ് ഫയല്‍ ആദ്യം വായിച്ചു. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടാണ്. രണ്ടുപേരും അറുപതിന് മുകളില്‍ പ്രായമുള്ളവര്‍. മൂത്ത സഹോദരി നിലത്തടിച്ചു വീണ് എല്ലുപൊട്ടി ചികിത്സയിലാണ്. കൂട്ടിന് മറ്റാരുമില്ല. ബന്ധുക്കളൊന്നും തിരിഞ്ഞു നോക്കുന്നുമില്ല. അയല്‍വാസികളില്‍ ചില സുമനസ്സുകളുടെ സഹായത്താലാണ് ആ വീട്ടില്‍ വല്ലപ്പോഴും അടുപ്പ് പുകയുന്നത്. ഡോക്ടര്‍ ഉമ്മയെ എഴുന്നേല്‍പ്പിച്ചിരുത്തി തൊട്ടടുത്തിരുന്നു രോഗവിവരങ്ങളാരാഞ്ഞു. കൈകാലുകള്‍ പതുക്കെ തലോടിക്കൊടുത്തു. നഖം നീണ്ടുവളര്‍ന്നത് കണ്ടപ്പോള്‍ കൂടെയുള്ള സിസ്ററോട് നൈല്‍കട്ടര്‍ വാങ്ങി അവരുടെ നഖങ്ങള്‍ വെട്ടിക്കൊടുത്തു. കാലിലെ നഖം വെട്ടുമ്പോള്‍ സൌകര്യത്തിന് ആ വൃദ്ധയുടെ കാല്‍ തന്റെ മടിയിലേക്കെടുത്തു വച്ചു. ഇവരുടെ മുശിഞ്ഞ വസ്ത്രങ്ങളും അന്തരീക്ഷവും തന്റെ പാന്റിന്റെ ഫ്രഷ്നെസ് നഷ്ടപ്പെടുത്തുമെന്ന് ആ ഡോക്ടര്‍ക്ക് തോന്നിയതേയില്ല. ഇവര്‍ക്ക് ജീവിക്കാനുള്ള അന്നം എവിടുന്ന് കിട്ടും എന്നതായിരുന്നു എന്റെ ആശങ്ക. ചോദിച്ചപ്പോള്‍ നോമ്പിനും മറ്റും ലഭിക്കുന്ന സഹായങ്ങളാണ് ഞങ്ങള്‍ ഒരുവര്‍ഷം തികക്കുന്നതെന്ന് അവര്‍ പറഞ്ഞു. പിന്നെ അയല്‍ക്കാരുടെ ഔദാര്യവും. ഈ കുടുംബത്തിന് കിട്ടാമായിരുന്ന ഒരു വിധവാ പെന്‍ഷന്‍ പോലും വാങ്ങിച്ചുകൊടുക്കാന്‍ കുടുംബത്തിലോ നാട്ടുകാരിലോ ഒരാളുമുണ്ടായില്ല. മറ്റൊരു രോഗിയുടെ വീട്ടിലെത്തിയപ്പോള്‍ അയാളും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ഒരപകടത്തില്‍ പെട്ട് വര്‍ഷങ്ങളായി ഒരേ കിടപ്പിലാണ്. കൂടെ വൃക്ക രോഗവും. കൃത്യമായി ചലിക്കുന്നത് അയാളുടെ മുഖം മാത്രമാണ്. തൊട്ടടുത്തിരുന്ന് കൈകള്‍ തലോടിയ ഡോക്ടറോട് (ഡോക്ടറെന്ന് വിളിക്കുന്നതിലും ഭേദം സുഹൃത്തെന്ന് വിളിക്കുന്നതായിരിക്കും) അയാള്‍ പറഞ്ഞു: നിങ്ങള്‍ എന്നെ തൊടുന്നത് ഞാനറിയുന്നേയില്ല. ഒരു പക്ഷേ, തൊലിപൊട്ടിയേക്കാം. ” ഡോക്ടര്‍ കൈ പതുക്കെ മാറ്റി. സംസാരം മാത്രം ശരീരത്തിലുള്ള ആ മനുഷ്യന്റെ ചങ്കുറപ്പ് വലിയൊരനുഭവമായിരുന്നു. ഉമ്മയും അവിവാഹിതയായ ഒരു സഹോദരിയുമാണ് അയാള്‍ക്കുള്ളത്. മറ്റു രോഗികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ആ മനുഷ്യന്‍ വേദനയോടെ വാചാലമാകുന്നുണ്ട്. ‘നിങ്ങളെപ്പോലുള്ളവരോട്’ സംസാരിച്ചിരിക്കുമ്പോള്‍ തന്നെ രോഗത്തിന് കുറെ ശമനമുണ്ട്. പിന്നെ പ്രകൃതിയില്‍ എന്തെല്ലാം അത്ഭുതങ്ങളാണ്.’ തന്റെ മുറ്റത്തുള്ള ഈനാംപഴത്തില്‍ രാവിലെ മുതല്‍ വന്നിരിക്കുന്ന ഓരോതരം പക്ഷികളെ പറ്റിവരെ അദ്ദേഹത്തിന് കൃത്യമായ അറിവുണ്ട്. നമ്മള്‍ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ഒരു നടപ്പാതയിലൂടെ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്ടെക്ച്ചറില്‍ കിടത്തി ആ രോഗിയെ ഡയാലിസിന് കൊണ്ടു പോകുന്ന സഹോദരങ്ങളോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. ആ വീട്ടില്‍ നിന്ന് ഞങ്ങളിറങ്ങിയെങ്കിലും ഡോക്ടര്‍ വഴിയില്‍ തന്നെ നിന്നു. സഹോദരിയെ അടുത്ത് വിളിച്ചു എന്തോ സ്വകാര്യമായി ചോദിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെയും അടുത്തേക്ക് വിളിച്ചു. ‘ഇവിടെ ഒരാടും അതിന്റെ കുട്ടികളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും കാണുന്നില്ല.’ ഡോക്ടര്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ സഹോദരി മിണ്ടാതെ നിന്നു. ബുദ്ധിമുട്ടിയപ്പോള്‍ ഒരോന്നിനെയും വിറ്റു തീര്‍ത്തതാണെന്ന് വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു. കൂടെയുള്ള ഒരു വളണ്ടിയറെയും വിളിച്ചു. ഇവര്‍ക്ക് ഈ ആഴ്ചതന്നെ ഒരാടിനെ നമുക്ക് വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞു. അതിലേക്കുള്ള നല്ലൊരു തുക ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഡോക്ടര്‍ സ്വന്തം കീശയില്‍ നിന്ന് എടുത്തു കൊടുത്തു. നമ്മുടെ ചെറിയ ഖിദ്മത്തിനായി നാട്ടിന്‍ പുറങ്ങളില്‍ എത്ര രോഗികള്‍ കാത്തിരിക്കുന്നുണ്ടെന്നോ? ചികിത്സാ രംഗം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ചൂഷണ മേഖലയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇന്ന് നല്ല ചികിത്സകള്‍ നല്‍കുന്നുണ്ട്. വളര്‍ന്നുവരുന്ന തലമുറയില്‍ വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍ സേവന സന്നദ്ധരുമാണ്. മെഡിക്കല്‍ കോളജുകളിലെ വാര്‍ഡുകളിലൂടെ നിങ്ങള്‍ സമയമെടുത്ത് രണ്ടുപ്രാവശ്യം നടക്കുക. ദയനീയമായി നമ്മെ ഉറ്റുനോക്കുന്ന ഒരുപിടി രോഗികളെ കാണാം. അവരില്‍ പലരും സര്‍ജറി ആവശ്യമുള്ളവരാണ്. മറ്റു ചികിത്സകള്‍ അടിയന്തിരമായി വേണ്ടവരാണ്. ഡോക്ടര്‍മാര്‍ക്കും ആരോരുമില്ലാത്ത ഈ രോഗികള്‍ക്കുമിടയില്‍ ഒരു സഹായിയുടെ വിടവാണുള്ളത്. ആ വിടവ് നികത്താന്‍ നമ്മുടെ തിരക്കുകളില്‍ ഒരല്പ സമയം മാറ്റിവച്ചാല്‍ ധാരാളം മതിയാകും. ഒരിക്കല്‍ ഒരു റിസല്‍ട്ടിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോസര്‍ജറി ഡിപ്പാര്‍ട്ട്മെന്റില്‍ പോയപ്പോള്‍ ഒരു വൃദ്ധ ഡിപ്പാര്‍ട്ടുമെന്റിലെ ചെറുപ്പക്കാരനായ ഡോക്ടറോട് കണ്ണു നിറഞ്ഞു സംസാരിക്കുന്നത് കണ്ടു. മകള്‍ അവിടെ അഡ്മിറ്റാണ്. സ്കാന്‍ ചെയ്ത റിസല്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. നല്ല തലവേദനയുണ്ട്. ഉമ്മയെ ആശ്വസിപ്പിച്ചു ഈ ഡോക്ടര്‍ നേരെ റോഡിനപ്പുറത്തുള്ള സ്കാനിംഗ് സെന്ററില്‍ പോയി കുട്ടിയുടെ റിസല്‍റ്റെടുത്ത് ഉമ്മയുടെ കയ്യില്‍ കൊടുത്തു. രോഗ വിവരങ്ങള്‍ ബാധ്യപ്പെടുത്തി തുടര്‍ചികിത്സക്കുള്ള ഏര്‍പ്പാടുകളും ചെയ്തു. ഇങ്ങനെ എത്രയോ പേരുണ്ട് പുതിയ തലമുറയില്‍. ചില ഡോക്ടര്‍മാരുടെ ധാരണ തങ്ങള്‍ ഒരു പ്രത്യേകതലത്തില്‍ നിന്ന് രണ്ടാം കിടക്കാരായ രോഗികള്‍ക്ക് ആജ്ഞ നല്‍കേണ്ടവരാണെന്നാണ്. ഈ മനോഭാവം മാറിയേ പറ്റൂ. ഈ കുറിപ്പുകാരന്റെ അടുത്ത ഒരാള്‍ക്ക് കാലില്‍ വേദനവന്നു. വാതമാണെന്ന് ധരിച്ച് കോഴിക്കോട്ടെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ റുമറ്റോളജിസ്റിനെ കണ്ടു. അയാളുടെ നെയിം ബോര്‍ഡില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മെഡിക്കല്‍ കോളജിലെ ബിരുദങ്ങള്‍ നിറച്ചെഴുതിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം ചില ടെസ്റുകള്‍ക്കെഴുതി. റിസല്‍ട്ടുമായി ചെന്നപ്പോള്‍ തന്റെ മുന്നിലിരിക്കുന്ന പ്രിസ്ക്രിപ്ഷനില്‍ വീണ്ടും അയാള്‍ക്ക് പറ്റുന്നത്ര (പ്രിന്റ് ചെയ്തതിനാല്‍ ടിക്ക് ഇട്ടാല്‍ മതി, എഴുതാന്‍ ബുദ്ധിമുട്ടേണ്ട) ടെസ്റുകള്‍ക്ക് കുറിച്ചു തന്നു. ഒരു ഗുളികക്കും എഴുതി. അത് കഴിക്കുന്നത് സംബന്ധിച്ച് ഒരു സംശയം വന്നപ്പോള്‍ ഡോക്ടറുടെ ഫോണ്‍ നമ്പറിന്ന് കൂടെയുള്ള സിസ്ററിനോട് ചോദിച്ചു. ‘അയ്യോ സാറിന്റെ നമ്പര്‍ തരാന്‍ അനുവാദമില്ല.’ ഇതെങ്ങനെ കഴിക്കണമെന്നായി ഞാന്‍. ഒരാഴ്ച വെയ്റ്റ് ചെയ്യാനാണ് യാതൊരു പ്രയാസവുമില്ലാതെ സിസ്റര്‍ പറഞ്ഞത്. ഇത് വാതമല്ലെന്ന് പിന്നീട് മനസ്സിലായി. മറ്റൊരു ആശുപത്രിയിലെ ഒരു വാസ്ക്കുലാര്‍ സര്‍ജനെ കാണിച്ചപ്പോള്‍ ചെറിയൊരു ടെസ്റിലൂടെ ഡോക്ടര്‍ രോഗം കണ്ടെത്തി. രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമമായിരുന്നു ആ മിടുക്കനായ ഡോക്ടറുടെ പ്രധാന മരുന്ന്. 15,000ത്തോളം രൂപ മുടക്കി പരിശോധനകള്‍ നടത്തിയത് എന്തിനാണെന്ന് എനിക്കോ രണ്ടാമത് പരിശോധിച്ച ഡോക്ടര്‍ക്കോ ഇന്നും മനസ്സിലായിട്ടില്ല. ചൂഷണത്തിന്റെ ചെറിയൊരു ചിത്രം വരച്ചുകാട്ടാനാണ് ഇത്രയുമെഴുതിയത്. നമ്മള്‍ മാറാരോഗികള്‍ക്ക് വാങ്ങുന്ന വിലപിടിച്ച പല മരുന്നുകളും 50-60ശതമാനം വിലക്കുറവില്‍ ഹോള്‍സെയില്‍ മരുന്നു ഷോപ്പുകളില്‍ ലഭിക്കുമെന്ന് എത്രപേര്‍ ചിന്തിക്കാറുണ്ട്. ഒരു പക്ഷേ, പാവപ്പെട്ട രോഗികള്‍ക്കായി നാം പണം പിരിച്ചെടുത്തതാകാം. 5000 രൂപക്ക് കിട്ടുന്ന മരുന്ന് 10000വും അതിലധികവും നല്‍കി വാങ്ങുമ്പോള്‍ നാം എത്ര ലാഘവത്തോടെയാണ് സമീപിക്കുന്നത്. രോഗം വല്ലാത്തൊരവസ്ഥയാണ്. ശാരീരികമായി മാത്രമല്ല മാനസികമായും രോഗി തളര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ ഒരു കൈത്താങ്ങ് അത് വലിയൊരാശ്വാസമാണ്. ഒരു വൃക്ക രോഗിയുണ്ട്; ഒരു വരുമാനവുമില്ലാത്ത മനുഷ്യന്‍. ഓരോ മാസവും 3000വും അതിലധികവും രൂപയുടെ മരുന്നുകള്‍ വേണം. കഴിഞ്ഞ ദിവസം അയാള്‍ എന്നോട് ചോദിച്ചു: ‘അടുത്ത മാസത്തെ മരുന്നിന് ഞാനെന്തു ചെയ്യും?’ ‘ഇതുവരെ കിട്ടിയില്ലേ ഇന്‍ശാ അല്ലാ കിട്ടുമെ’ന്ന് പറഞ്ഞപ്പോള്‍ ആ നല്ല മനുഷ്യന്‍ പറയുന്നു: ‘ഞാന്‍ എപ്പോഴും പടച്ചോനോട് പറയുന്നത് ഡയാലിസിസ് തുടങ്ങാന്‍ ഡോക്ടര്‍ പറയരുതേ എന്നാണ്. അതുകൂടി തുടങ്ങിയാല്‍ എന്റെ ഭാര്യയും മക്കളും എവിടെപ്പോവും.’ ഒരു ശരാശരി രോഗിയുടെ ചിന്തയാണിത്. ഇവര്‍ക്കൊരു കൈത്താങ്ങാവാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആരാണവര്‍ക്കുണ്ടാവുക. നമ്മുടെ നാടുകളില്‍ ഇത്തരം രോഗികള്‍ക്ക് മരുന്നും ഭക്ഷണവും അന്തിയുറങ്ങാന്‍ ഒരു കിടപ്പാടവുമുണ്ടെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. ഇത് നമ്മുടെ പ്രാഥമിക കര്‍ത്തവ്യമാണ്. അവശരായ രോഗികളെയും കുടുംബത്തെയും സഹായിക്കാന്‍ ഞങ്ങളുണ്ട് എന്ന് ധൈര്യമായി പറയാന്‍ കഴിയുമ്പോഴും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊടുക്കുമ്പോഴുമാണ് ഒരിസ്ലാമിക പ്രവര്‍ത്തകന്റെ പ്രബോധനം പൂര്‍ണതലത്തിലെത്തുന്നത്.
സെന്റ് അഗസ്‌റ്റിൻ ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ടി.ജെ വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു. ഫാ. ജോസഫ് കൊളുത്തുവെള്ളീൽ, സിബി പൗലോസ്, ബിജു കെ സൈമൺ, ആംസ്ട്രോങ് അലക്സാണ്ടർ എന്നിവർ സമീപം Sathyadeepam Published on : 14 Dec, 2021, 1:21 pm എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാർ പദ്ധതിയുടെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ്‌ലൈനിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. കലൂർ സെന്റ് അഗസ്‌റ്റിൻസ് ഹൈ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ടി.ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികൾ മാറ്റിനിർത്തപ്പെടരുതെന്നും നമ്മുടെ നാടിന്റെ വികസനത്തിൽ ഒഴിച്ചുകൂടാനാകാത്ത പങ്ക് അവർ വഹിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു കുറവ് വരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. സെന്റ് അഗസ്‌റ്റിൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു കെ സൈമൺ, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസർ സിബി പൗലോസ്, എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, കാരിത്താസ് ഇന്ത്യ തീമാറ്റിക് ലീഡ് ആംസ്ട്രോങ് അലക്സാണ്ടർ, സഹൃദയ കൺസൽട്ടൻറ് അനന്തു ഷാജി എന്നിവർ സംസാരിച്ചു.
തിരു:-സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാൻ ഇടയുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവ്വീസുകളുമുണ്ടാകും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് ഈ ‘അൺലോക്ക്’ പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല. അന്തർജില്ലാ യാത്രകളടക്കം വിലക്കി, പൂർണമായും അടച്ചിട്ടുള്ള ലോക്ക്ഡൗൺ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്നാണ് പൊതുവികാരം. ഇതിനാൽ നിയന്ത്രണങ്ങൾ സോണുകളാക്കി തിരിച്ച് രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് കേന്ദ്രീകരിക്കും. മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം. രണ്ടാംതരംഗത്തിന്‍റെ ഭീഷണി ഒഴിയുന്നുവെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായവും. എന്നാൽ പാളിച്ചയുണ്ടായാൽ മൂന്നാംതരംഗം ഗുരുതരമാകും, നിലവിലെ സ്ഥിതിയും വഷളാകും. ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതൽ മേഖലകൾ തുറക്കും. കൊവിഡ് ചികിത്സയിൽ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികൾ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.
ആലാപനം : കെ എസ്‌ ചിത്ര | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി അനാമിക ആലാപനം : വരുണ്‍ ജെ തിലക് | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി ഒരു വേള നിന്നെ ഞാൻ ആലാപനം : സുജാത മോഹന്‍, വിജയ്‌ യേശുദാസ്‌ | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി ദൂരെ മാമല മേലെ ആലാപനം : അഖില ആനന്ദ്, നിധിൻ സോമൻ | രചന : പ്രഭാകരന്‍ മുത്താന, ഹരികൃഷ്ണന്‍ വള്ളിക്കാവ് | സംഗീതം : എസ്‌ ജയന്‍, രമേഷ് ശശി ദ്രുതക്കണ്ണികള്‍ സാങ്കേതിക പദങ്ങള്‍ സിനിമ - വര്‍ഷം തിരിച്ച് സംവിധായകരുടെ പട്ടിക കഥാകൃത്തുകളുടെ പട്ടിക തിരക്കഥാകൃത്തുകളുടെ പട്ടിക നടന്മാരുടെ പട്ടിക
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ചെന്നൈ: എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി. ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ്പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എൻജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്. നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. DAY IN PICSMore Photos നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍ 5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ് ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്‍ഷകന്‍! 27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്‍റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല ‘തോട്ടം കാണാന്‍ കുട്ടികള്‍ വരും, മാമ്പഴമെല്ലാം അവര്‍ക്കുള്ളതാണ്’: 90 ഇനങ്ങളിലായി നൂറിലേറെ മാവുകള്‍ നട്ടുവളര്‍ത്തുന്ന പ്രവാസി ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്‍റെയും സൗജത്തിന്‍റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ
ഒടുവില്‍ അറബ് വസന്തത്തിന്റെ തിരിയണഞ്ഞു. ഒപ്പം മധ്യ പൗരസ്ത്യ ദേശത്ത് ജനാധിപത്യം പുലരുമെന്ന പ്രതീക്ഷയും. പകരം അവിടെ അമേരിക്കയുടെ സിറിയ ആക്രമണ ഭീതിയുടെയും ഇസ്രയേല്‍ ഹിസ്ബുല്ലയെ ലബനാനില്‍ നിന്നും ഹമാസിനെ ഗസ ഇടനാഴിയില്‍ നിന്നും തുരത്താനുമുള്ള യുദ്ധമേഘങ്ങള്‍ ഇരുണ്ടു കൂടുകയാണ്. 1979-ലെ ഇസ്‌ലമിക വിപ്ലവത്തിന് ശേഷം ഇറാന്‍ മാത്രമാണ് ഈ ദേശത്ത് ഓരോ നാലു വര്‍ഷത്തിലും തെരെഞ്ഞെടുപ്പ് നടത്താന്‍ കെല്‍പുള്ള ഏക രാഷ്ട്രം. രാജ്യത്ത് പൗരോഹിത്യത്തിന്റെ ചില പരിശോധനകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇവിടെ ഏവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. തുനീഷ്യയിലാണെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഈജിപ്തിനെ അപേക്ഷിച്ച് ഇവിടെ വിജയിച്ച ഇസ്‌ലാമിസ്റ്റുകള്‍ മതേതര കക്ഷികളെ കൂടി ഉള്‍ക്കൊള്ളിച്ച് വിശാലമായ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ദീര്‍ഘദൃഷ്ടിയുണ്ടായിരുന്നു. ലബനാനിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് പക്ഷേ ഇവിടുത്തെ പുരാതന ഭരണഘടന അധികാരം വര്‍ഗങ്ങള്‍ക്കിടയില്‍ വീതിച്ച് നല്‍കിയിരിക്കുകയാണ്. മധ്യപൗരസ്ത്യ ദേശത്ത് ശക്തി കൊണ്ടും ജനസംഖ്യ കൊണ്ടും മുന്നില്‍ നില്‍ക്കുന്ന അറബ് രാഷ്ട്രമായ ഈജിപ്ത് കേവലം ഒരു വര്‍ഷത്തെ സിവിലിയന്‍ ഭരണത്തിന് ശേഷം വീണ്ടും സൈന്യത്തന്റെ പിടിയിലമര്‍ന്നിരിക്കുന്നു. ഈജിപതിലെ സംഭവങ്ങളുടെ ഗതി അറബ് വസന്തത്തിലേക്കോ ദേശത്ത് ജനാധിപത്യത്തിന്റെ വളര്‍ച്ചയിലേക്കോ അല്ലെന്നാണ് ഇന്ത്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി ഫ്രണ്ട്‌ലൈനിനോട് പറഞ്ഞത്. ബ്രദര്‍ഹുഡിനും എതിരാളികള്‍ക്കുമിടയില്‍ സമവായത്തിലൂടെ പരിഹാരം കാണാന്‍ സൈന്യം പരമാവധി പരിശ്രമിച്ചിരുന്നു. അദ്ദേഹം പറഞ്ഞു. ''ഒപ്പുകള്‍ ശേഖരിക്കലായിരുന്നു സാധാരണ ഈജിപ്തുകാര്‍ക്ക് അവശേഷിച്ച ഏകമാര്‍ഗം.'' 22 മില്ല്യനിലധികം ജനങ്ങള്‍ മുര്‍സി സര്‍ക്കാറിനെ പിരിച്ച് വിടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രികയില്‍ ഒപ്പു വച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അവകാശപ്പെട്ടു. ബഖ്‌ലിയുടെ അഭിപ്രായത്തില്‍ പട്ടാളത്തിന് ഈജിപ്തിലുടനീളം പ്രക്ഷോഭം നടത്തിക്കൊണ്ടിരുന്ന 33 മില്ല്യന്‍ ജനങ്ങള്‍ക്കൊ പ്പം നില്ക്കുകയല്ലാതെ വേറെ പോം വഴിയുണ്ടായിരുന്നില്ല. നയതന്ത്രജ്ഞരുടെ നിര്‍ബന്ധ പ്രകാരം സൈന്യം തെരഞ്ഞെടുപ്പ് നടത്താനുള്ള മാര്‍ഗം വെട്ടിത്തെളിക്കുകയാണ് ചെയ്തത് മറിച്ച് അധികാരം തട്ടിപ്പറിക്കുകയായിരുന്നില്ല. ബഖ്‌ലി പറഞ്ഞു. 79 മാസത്തിനിടക്ക് ഈജിപ്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ പങ്കു കൊള്ളുമെന്നുമായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. നിര്‍ഭാഗ്യവശാല്‍ ജയലിലും ഒളിവിലും കഴിയുന്ന തങ്ങളുടെ നേതാക്കളെ കൊണ്ട് ബ്രദര്‍ഹുഡ് സൈന്യത്തോട് കൊമ്പു കോര്‍ക്കുകയാണുണ്ടായത്. ഈ അടുത്ത കാലത്താണ് സംഘടനയെ നിരോധിക്കുന്നതിനെ കുറിച്ച് അധികാരികള്‍ സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്ന് 1991ല്‍ അള്‍ജീരിയ സാക്ഷ്യം വഹിച്ചത് പോലൊരു രക്തക്കളം ഈജിപ്തിലും ഉണ്ടാകുമെന്ന് മിക്ക നിരീക്ഷകരും പ്രതീക്ഷിച്ചിരുന്നു. അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന് തടയിടാന്‍ പട്ടാളം തുനിഞ്ഞിറങ്ങിയപ്പോഴാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവനപഹരിച്ച കൂട്ടക്കുരുതി അന്ന് അരങ്ങേറിയത്. അതിനെ തുടര്‍ന്ന് സമാധാനം പുനസ്ഥാപിക്കാന്‍ ആ രാജ്യത്തിന് ഒരു പതിറ്റാണ്ടിലധികം കാലം വേണ്ടി വന്നു. എന്നാല്‍ ഈജിപ്തല്‍ എല്ലാ അനന്തര ഫലങ്ങളേയും നേരിടാനും രാജ്യത്തിനെതിരെ ഉയര്‍ന്നു വരാവുന്ന സകല തീവ്രവാദ ഭീഷണിക്ക് തടയിടാനും സൈന്യം സജ്ജമാണെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഈജിപ്തിന്റെ ഔദ്യോഗിക ഗാര്‍ഡുകള്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് അവിടെ നടന്ന സംഭവവികാസങ്ങള്‍ തെളിയിച്ചു. നിരപരാധികളുടെ രക്തം അവിടെ ചിതറിത്തെറിച്ചു. സിറിയയിലെ കശാപ്പുകാരന്‍ പ്രസിഡന്റിനെ ഇടക്കാല സൈനിക ഭരണകൂടം പിന്തുണച്ചു. സിറിയക്ക് മേലുള്ള യുദ്ധഭീതി. ബ്രദര്‍ഹുഡിനെ വളര്‍ത്താന്‍ ധാരാളം സമയവും സമ്പത്തും വിനിയോഗിച്ച അമേരിക്ക ഇന്ന് ഈജിപ്തില്‍ കടുത്ത സമ്മര്‍ദത്തിലാണ്. രാജ്യത്തെ ഇരു വിഭാഗവും പടിഞ്ഞാറിനെ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. സിറിയയിലെ പോരാളികളെ പൂര്‍ണമായും പിന്താങ്ങുന്ന മുര്‍സിയുടെ നയമല്ല ഇടക്കാല ഗവണ്‍മെന്റ് സ്വീകരിച്ചത്. സിറിയന്‍ പ്രക്ഷോഭത്തിന് ശക്തിപകരാന്‍ പോകുന്ന ഈജിപ്തുകാരെ തടയാനും അവര്‍ ശ്രദ്ധിച്ചിരുന്നു. സിറിയക്ക് മേലുള്ള പടിഞ്ഞാറിന്റെ സൈനിക നടപടിക്കെതിരേയും കെയ്‌റോ ശബ്ദമുയര്‍ത്തിയിരുന്നു. അതോടൊപ്പം മുര്‍സി വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിച്ച തമറുദ് പ്രസ്ഥാനത്തെയും സര്‍ക്കാര്‍ പിന്തിരിച്ചിരുന്നില്ല. ഇസ്രയേലുമായുള്ള 1978ലെ ക്യാമ്പ് ഡേവിഡ് ഒത്തുതീര്‍പ്പ് റദ്ദാക്കാനുള്ള ആവശ്യമുന്നയിച്ച് ഒപ്പുകള്‍ ശേഖരിച്ചു കൊണ്ടാണ് തമറുദ് മൂവ്‌മെന്റ് ഉടലെടുത്തത്. ആഗസ്റ്റ് അവസാന വാരത്തിലാണ് അമേരിക്ക യുദ്ധഭീഷണിയുമായി സിറിയക്ക് നേരെ തിരിഞ്ഞത്. രാജ്യത്തിന്റെ ''സംരക്ഷണ ഉത്തരാവാദിത്തം'' ഏറ്റെടുത്ത് കൊണ്ടാണ് ഈ നടപടി. അമേരിക്കയുടെ ഇതേ സംരക്ഷ ഉത്തരാവാദിത്തം തന്നെയാണ് യൂഗോസ്ലാവ്യയെ ഛിന്നഭിന്നമാക്കിയതും ലിബിയയിലെ രാജഭരണം നീക്കിയതും. ഇതിന്റെ പകര്‍പ്പാണ് സിറിയയലും പ്രതീക്ഷിക്കുന്നത്. ഏതായാലും അറേബ്യന്‍ തെരുവുകള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി അരങ്ങേറിയ അറബ് വസന്തം ചോരയില്‍ മുങ്ങിയ അന്ത്യത്തലേക്കടുക്കുകയാണ്. അമേരിക്കയുടെ സിറിയ ആക്രമണം പ്രദേശത്ത് വലിയ യുദ്ധത്തിന് തിരികൊളുത്താന്‍ ശേഷിയുള്ളതായിരുന്നു. കാരണം സിറിയയെ ആക്രമിച്ചാല്‍ തങ്ങള്‍ ഇസ്രയേലിന് നേരെ തിരിയുമെന്ന് സിറിയന്‍ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി യിരുന്നു. രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയ അന്ന് മുതല്‍ തന്നെ ഇസ്രയേല്‍ സ്വന്തമായി സിറിയക്കെതിരെ സൈനിക നടപടി ആരംഭിച്ചതായിരുന്നു. ഇസ്രയേല്‍ രഹസ്യന്വേഷണ വിഭാഗമായി മൊസാദില്‍ നിന്നാണ് ഒബാമ ഭരണകൂടത്തിന് സിറിയന്‍ ഭരണകൂടം ഡമസ്‌കസില്‍ രാസായുധം പ്രയോഗിച്ചതിന് തെളിവ് കിട്ടിയത്. ഇസ്രയേലി ഇന്റലിജന്‍സിന് ഡമസ്‌കസില്‍ നിന്ന് ഔദ്യോഗിക സംഭാഷണത്തിനിടക്കാണ് ഈ വിവരം കിട്ടിയതെന്ന് അമേരിക്ക, ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗങ്ങളും പടിഞ്ഞാറിന്റെ സുരക്ഷാകാര്യ വിദഗ്ധരും ഈ തെളിവ് നിരസിക്കുകയാണുണ്ടായത്. ക്രൂയിസ് മിസൈലുകളുമായി യുദ്ധത്തിനിറങ്ങിയ യു.എസ് ഒടുവില്‍ യുദ്ധത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. റഷ്യയുടെ വിദേശകാര്യ സഹമന്ത്രി ദിമിത്രി റൊഗോസന്‍ ആഗസ്റ്റ് അവസാത്തില്‍ ''കുരങ്ങിന്റെ കൈയിലെ പൂമാല പോലെയാണ് പടിഞ്ഞാറ് ഇസ്‌ലാമിനോട് പെരുമാറുന്നത്'' എന്ന് പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളെല്ലാം അല്‍ഖ്വയ്ദ, സലഫി, തക്ഫിരി ഗ്രൂപ്പുകള്‍ക്ക് എളുപ്പത്തില്‍ സിറിയന്‍ ഭരണകൂടത്തെ മറിച്ചിടാനാണ് സഹായകമായത്. സമീപ സംഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രധാന കാര്യം അറബ് വസന്തത്തിന്റെ സല്‍ഫലങ്ങളെ വരുതിയിലാക്കാന്‍ അമേരിക്കയും ഇസ്രയേലും സൗദിയും തമ്മില്‍ കൈകോര്‍ത്തതാണ്. ഫലസ്ത്വീന്‍ പ്രശ്‌നം ഇപ്പോള്‍ പിന്നോട്ട് മാറ്റിവച്ചിരിക്കുയാണ്. സ്വേഛാഭരണകൂടങ്ങളെ സംരക്ഷിക്കുന്ന തിരക്കിലാണിപ്പോളവര്‍. ഈ രാജ്യങ്ങളിലൊക്കെ വലിയ അളവില്‍ ഹൈഡ്രോ കാര്‍ബണ്‍ നിക്ഷേപമുണ്ടായത് ആകസ്മികമാവാം. സിറിയയെയും ലബനാനേയും അസ്ഥിരപ്പെടുത്താനും തുടര്‍ന്ന് ഇറാനെ ദുര്‍ബലമാക്കാനും മൊസാദും സി.ഐ.എയും സുഊദി രഹസ്യാന്വേഷണവിഭാഗവും യോജിച്ച് പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടും പുറത്തായിട്ടുണ്ട്. സുഊദി രഹസ്യാന്വേഷണ മേധാവി പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ആഗസ്റ്റ് ആദ്യത്തില്‍ പരസ്യമായി മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ബഷാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ വ്‌ലാദിമിര്‍ പുടിനെ സഹകരണമുണ്ടാക്കിയെടുക്കാനായിരുന്നു ആ സന്ദര്‍ശനം. പകരം ബില്യന്‍ കണക്കിന് ഡോളറിന്റെ ആയുധ ഉടമ്പടിയാണ് സുഊദിയുടെ വാഗ്ദാനം. സിറയയില്‍ സൈനിക നടപടിയല്ലാതെ വേറെ മാര്‍ഗമില്ല എന്ന കാര്യവും പ്രിന്‍സ് ബന്ദാര്‍ പ്രസിഡന്റ് പുടിനെ താക്കീത് ചെയ്തിരുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ മോസ്‌കോവിനെ അനുനയിപ്പിക്കാന്‍ അത് മതിയായിരുന്നില്ല. സ്ഥിരീകരിക്കാത്ത രാസായുധ പ്രയോഗത്തിന്റെ പേരും പറഞ്ഞ് സിറിയക്ക് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണത്തിന് മുതിര്‍ന്ന അമേരിക്കയുടെ ലക്ഷ്യം സിറിയന്‍ സൈന്യമായിരുന്നു. ഈജിപ്തിലെ സമീപ സംഭവ വികാസങ്ങളില്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ നിര്‍ണായക പങ്കുണ്ട്. സുഊദി അറേബ്യയും പ്രധാന സഖ്യകക്ഷികളായ യു.എ.ഇയും കുവൈത്തും ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ ഭരണകൂടത്തിനെതിരെ പട്ടാളത്തിന് സര്‍വ പിന്തുണയും ഉറപ്പ് വരുത്തിയിട്ടുണ്ട്. സൈന്യം അധികാരം പിടിച്ചെടുത്ത ഉടനെ മൂന്ന് രാഷ്ട്രങ്ങളും കൂടി 12 ബില്യന്‍ ഡോളറിന്റെ വാര്‍ഷിക സഹായമാണ് ഈജിപ്തിന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ 1.4 ബില്ല്യന്‍ ഡോളറിന്റെ സഹായമാണ് അതുവരെ ഈജിപ്തിന് ലഭിച്ചിരുന്നത്. ഈ സഹായം തന്നെ ഒബാമ ഭരണകൂടം നിര്‍ത്തിവെക്കുമെന്ന ഭയമുണ്ടായിരുന്നു. ഈജിപ്തിനും ഇസ്രയേലിനുമാണ് യു.എസിന്റെ സാമ്പത്തിക സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. അമേരിക്കയുടെ കോണ്‍ഗ്രഷനല്‍ നിയമം രാജ്യത്ത് പട്ടാള അട്ടിമറിയ സ്ഥിരീകരിക്കപ്പെട്ടാല്‍ സഹായം നിര്‍ത്തി വെക്കണമെന്ന് അനുശാസിച്ചിട്ടുണ്ട്. പക്ഷേ ഈജിപ്തിന്റെ കാര്യത്തില്‍ ആ ഭയം അസ്ഥാനത്തായിരുന്നു. ഈജിപ്ഷ്യന്‍ സൈന്യം പൂര്‍ണമായും അമേരിക്കയെ ആശ്രയിച്ചാണ് നില കൊളളുന്നത്. സുഊദിക്കും മുസ്‌ലിം ബ്രദര്‍ഹുഡിനുമിടയില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്. 2011 ല്‍ ഹുസ്‌നി മുബാറക്ക് കടപുഴകിയതും 2012ല്‍ ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതരായതും സുഊദിയെ അമ്പരപ്പിച്ച സംഭവങ്ങളായിരുന്നു. ഈ വിദ്വേഷം നിലനില്ക്കു ന്നതോടൊപ്പം ബ്രദര്‍ഹുഡിനെയും സിറിയയിലും ഇറാഖിലുമൊക്കെയുള്ള മറ്റ് ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ക്കു മുള്ള പിന്തുണ തുടര്‍ന്നിരുന്നു. സ്വന്തം ദേശങ്ങളില്‍ നിന്നുള്ള കടുത്ത ഭീഷണിയെ ചെറുക്കാനായിരുന്നു രാജ ഭരണകൂടങ്ങളുടെ ഈ തന്ത്രം. അറബ് ദേശത്ത് കടുത്ത പ്രതിസന്ധിക്കിടയിലും സുസംഘടിതമായി പിടിച്ചുനിന്ന ഏക സംഘടന ബ്രദര്‍ഹുഡാണ്. സംഘടനയുടെ ശക്തി കേന്ദ്രമായ ഈജിപ്തില്‍ നിന്ന് തന്നെ ബ്രദര്‍ഹുഡിനെ ശിഥിലീകരിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ അരങ്ങേറുന്നുണ്ട്. ബ്രദര്‍ഹുഡിനെ മൂലക്കിരുത്താനുള്ള കെയ്‌റോയുടെ പുതിയ തീരുമാനങ്ങള്‍ക്ക് സുഊദിയുടെയം കൂട്ടു രാജ്യങ്ങളുടെയും ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്. ഈ അടുത്തകാലത്ത് മുസ്‌ലിം ബ്രദര്‍ഹുഡിന് അമേരിക്കയുടെയും പടിഞ്ഞാറിന്റെതും അംഗീകാരം കിട്ടിയിട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് ഇടപാട് നടത്താന്‍ പറ്റിയ മിതവാദി ഇസ്‌ലാമിസ്റ്റുകളായി അവര്‍ ബ്രദര്‍ഹുഡിനെ ലോകത്തിന് മുന്നില്‍ പ്രതിഷ്ഠിക്കുകയും ചെയതു. തെരഞ്ഞെടുക്കപ്പെട്ട മുര്‍സി സര്‍ക്കാര്‍ ഹുസ്‌നി മുബാറക്കിന്റെ നവ ഉദാര സാമ്പത്തികനയം തന്നെയായിരുന്നു പിന്തുടര്‍ന്നത്. ബ്രദര്‍ഹുഡിന്റെ ഫലസ്ത്വീന്‍ പതിപ്പായ ഹമാസ് ഫലസ്ത്വീനില്‍ അധികാരത്തിലായിട്ട് കൂടി ഗസ ഇടനാഴി മുര്‍സി ഭരണകൂടം അടച്ചിട്ടു. എന്നിട്ടും സുഊദിയും പട്ടാള ഭരണകൂടവും വളരെ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ച ബ്രദര്‍ഹുഡിനെതിരെ ഇപ്പോള്‍ തീവ്രവാദ കുറ്റമാണ് ആരോപിക്കുന്നത്. തീവ്രവാദികളേയും രാജ്യദ്രോഹികളേയും തുടച്ച് നീക്കുന്ന കാര്യത്തില്‍ പട്ടാളത്തിന് സുഊദിയിലെ അബ്ദുല്ല രാജാവിന്റെ പരസ്യ പിന്തുണയും ലഭിച്ചിട്ടുണ്ട്. രാജാവ് ഒന്നുകൂടി കടന്ന് ഈജിപ്തില്‍ തീവ്രവാദം പടര്‍ത്തുന്നതിന് അമേരിക്കയെയും ഖത്തറിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയതു. ബ്രദര്‍ഹുഡിന് പ്രധാനമായും സാമ്പത്തിക പിന്തുണ നല്കുന്നത് ഖത്തറാണ്. അമേരിക്കയാണെങ്കില്‍ ബ്രദര്‍ഹുഡ് നേതാക്കളുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിട്ടുമുണ്ടായിരുന്നു. മധ്യ പൗരസ്ത്യ ദേശത്തെ കീറിമുറിക്കാനുള്ള അമേരിക്കയുടെ തന്ത്രങ്ങള്‍ വിജയം വരിക്കുന്ന കാഴ്ചയാണ് അവിടുത്തെ പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ജോര്‍ജ് ബുഷിന് അധീശത്വമുണ്ടായിരുന്ന നിയോ കണ്‍സര്‍വേറ്റീവ് നയത്തിന്റെ ഭാഗമാണിത്. അമേരിക്കന്‍ നയതന്ത്രജ്ഞരില്‍ പ്രധാനിയായ ഹെന്റി കിസിന്‍ഗിര്‍ ലക്ഷ്യം ഒന്നുകൂടി ഊന്നിപ്പറയുന്നുണ്ട്. ''മൂന്ന് സാധ്യതകളാണ് സിറിയയില്‍ നിന്നും പ്രതീക്ഷിക്കുന്നത്, അസദിന്റെ വിജയം, സുന്നികളുടെ വിജയം അല്ലെങ്കില്‍ വ്യത്യസ്ത ദേശീയ സഖ്യങ്ങള്‍ സ്വതന്ത്രാധികാരത്തോടെ പ്രദേശങ്ങളായി രൂപപ്പെടുക'' മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ കിസിന്ഗിര്‍ പറഞ്ഞു. മൂന്നാമത്തെ പരിഹാരത്തിനാണ് താന്‍ മുന്‍ഗണന നല്കുന്നതെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. സിറിയയെ ഫ്രാന്‍സും ഇറാഖിനെ ബ്രിട്ടനുമാണ് നിര്‍മിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യമനിലെ നൊബേല്‍ സമ്മാന ജേതാവ് തവക്കുല്‍ കര്‍മാന്‍ ഈജിപ്തിലെ സംഭവങ്ങളെ അറബ് വസന്തത്തിന്റെയും ദേശത്ത് ജനാധിപത്യ മുന്നേറ്റത്തിന്റെയും അന്ത്യമായാണ് വിശേഷിപ്പിച്ചത്. ബ്രദര്‍ഹുഡിന്‍ യമന്‍ ശാഖയില്‍ അംഗമാണ് കര്‍മാന്‍, കൂടാതെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള യമനിലെ സമാധാന സമ്മാനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അറബ് വസന്തം ജനാധിപത്യം പടുത്തുയര്‍ത്താനുള്ളതായിരുന്നു, ''സൈനിക അട്ടിമറി അതിന്റെ അന്ത്യമായിരുന്നു.'' കര്‍മാന്‍ പറഞ്ഞു. ഈജിപതില്‍ പട്ടാളത്തിന്റെ ഇടപെടല്‍ ജനാധിപത്യം പുനസ്ഥാപിക്കാനുളളതാണെന്ന അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയുടെ അഭിപ്രായത്തെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു അവര്‍. മുബാറക്കിനെ തള്ളിയിട്ട വിപ്ലവത്തിന് പിന്നിലെ പ്രധാന കാരണം ഈജിപ്ഷ്യന്‍ ജനതയുടെ ജീവിത നിലവാരം കൂപ്പുകുത്തിയതായിരുന്നു. മുന്ന് ഡോളറില്‍ കുറഞ്ഞ വരുമാനം കൊണ്ടാണ് 40 ശതമാനം ആളുകള്‍ ജീവിച്ചിരുന്നത്. വലിയൊരു വിഭാഗം യുവാക്കള്‍ തൊഴില്‍ രഹിതരുമായിരുന്നു. ഈജിപ്തിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളിലും ഈ ഭീതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലിബിയയിലെ വിപ്ലവം ജയിച്ചത് അമേരിക്ക പിന്നില്‍ നിന്ന് കളിച്ചത് കൊണ്ടാണ്. ഇപ്പോള്‍ ആ രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും തീരെ അസ്ഥിരപ്പെട്ട നിലയിലാണ്. കൂടാതെ ഊര്‍ജം സ്രോതസുകള്‍ക്ക് മേല്‍ ഗോത്രവിഭാഗങ്ങള്‍ പിടിമുറുക്കിയിട്ടുമുണ്ട്. ഗദ്ദാഫിയെ തൂത്തെറിയാന്‍ വിദേശ ശക്തികളില്‍ ആയുധങ്ങള്‍ കൈപ്പറ്റിയ തീവ്ര ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രരായിരുക്കുകയാണ്. അമേരിക്കയും കൂട്ടാളികളും അറബ് വസന്തത്തിന്റെ ഗതിമാറ്റാന്‍ തുടക്കം മുതല്‍ തന്നെ കിണഞ്ഞ് ശ്രമിച്ചിരുന്നു. സ്വതന്ത്ര വിദേശ നയത്തോടെയുള്ള പരമാധികാര രാഷ്ട്രങ്ങള്‍ രൂപപ്പെടുന്നത് തടയലായിരുന്നു അവരുടെ ലക്ഷ്യം. ബിന്‍ അലിയും ഗദ്ദാഫിയും വാഷിംഗ്ടണിനോട് കൂറുള്ള രാജാക്കന്മാരായിരുന്നു. സിറിയയില്‍ വിപ്ലവത്തന്റെ കാഞ്ചി വലിച്ചത് പടിഞ്ഞാറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അറബ് വസന്തത്തിന്റെയും അതുണ്ടാക്കുന്ന സ്വാഭാവികമാറ്റത്തെയും സ്വാധീനിക്കാന്‍ വ്യത്യസ്ത ഗോത്ര, വര്‍ഗ വിഭാഗങ്ങളെ ശക്തിപ്പെടുത്തുക എന്ന പുതിയ തന്ത്രമാണ് അവര്‍ പയറ്റിയത്. സ്വാഭാവികമായും 'ശിയ ചന്ദ്രന്‍' ഇറാനിലും ഇറാഖിലും ഹിസ്ബുല്ലക്കിടയിലും എളുപ്പത്തില്‍ തലപൊക്കി. യഥാര്‍ഥത്തില്‍ മതേതര ഭരണഘടന നിലനിന്നിരുന്ന സിറിയയും പുരാതന ഗോത്രവിഭാഗങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രമായിത്തീര്‍ന്നു. പടിഞ്ഞാറ് ഊതിപ്പെരുപ്പിച്ച സുന്നിശിയ സംഘര്‍ഷം സിറിയയിലും ഇറാഖിലും ലബനാനിലും നല്ല സ്വാധീന മുണ്ടാക്കിയിട്ടുണ്ട്. യമനിലും ഈജിപ്തിലും ബഹ്‌റൈനിലും ഇറാന്‍ സ്വാധീനമുണ്ടാക്കുന്നത് തടയലായിരുന്നു ഇതിന്റെ ലക്ഷ്യം. ബഹ്‌റൈനിലെ കൂടുതല്‍ ജനങ്ങളും ശിയാ വിശ്വാസക്കാരാണ്. യമനിലെ മുഖ്യ ന്യൂനപക്ഷവും ശിയാക്കളാണ്.
പാരമ്പര്യത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിനെ തരിശുരഹിതമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കലില്‍ 4 ഏക്കര്‍ സ്ഥലത്ത് എള്ളിന്‍ കൃഷിയിറക്കിയത്. മുന്‍പ് പാഷന്‍ ഫ്രൂട്ട് കൃഷി, ചെണ്ടുമല്ലി കൃഷി എന്നിവ നടത്തി വിപ്ലവം സൃഷ്ടിച്ച പഞ്ചായത്ത് ആദ്യമായാണ് എള്ള് കൃഷി പരീക്ഷിക്കുന്നത്. അത് വലിയ വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് കർഷകരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും. കൃഷി വകുപ്പിന്റെയും തൊഴിലുറപ്പ് സംഘങ്ങളുടെയും ഹരിതകേരളമിഷന്റെയും കുടുംബശ്രീയുടെയും ആത്മ കണ്ണൂരിന്റെയും പിന്തുണയോടെ ആണ് കർഷകർ കൃഷി വിജയകരമാക്കിയത് വിളവെടുത്ത എള്ള് കുടുംബശ്രീ ഉല്പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കാനാണ് നീക്കം. വിളവെടുത്ത സ്ഥലത്ത് വീണ്ടും എള്ള് കൃഷി ഇറക്കാനാണ് പഞ്ചായത്തിന്റെയും ബന്ധപ്പെട്ടവരുടെയും ആലോചന. എള്ള് കൃഷിയിൽ താല്പര്യമുള്ള മറ്റു കർഷകർക്കും പ്രചോദനം നൽകുന്നതാണ് തില്ലങ്കേരിയിലെ കർഷകരുടെ വിജയം. തില്ലങ്കേരിക്ക് ആ പേര് ലഭിച്ചത് തന്നെ സമൃദ്ധമായ എള്ള് കൃഷിയില്‍ നിന്നാണെന്ന് പറയപ്പെടുന്നു. തിലം എന്നാല്‍ എള്ള് എന്നും കരി എന്ന കൃഷിസ്ഥലമാണെന്നും ഇങ്ങനെ എള്ള് കൃഷി ചെയ്യുന്ന സ്ഥലമായതിനാലാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്. കണ്ണൂർ ജില്ലയ്ക്ക് തന്നെ മാതൃകയായ കൂട്ടായ്മയാണ് തില്ലങ്കേരി പഞ്ചായത്തിന്റേത് എന്ന് എള്ള് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പ്രസവരക്ഷയ്ക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന എള്ളിന് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ട്. കൃത്യമായി പരിപാലിചാൽ നല്ല വരുമാനം നേടിത്തരുന്ന കൃഷിവിളയാണ് ഇതെന്ന് തില്ലങ്കേരിയിലെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
Things to note before painting home.Krail Latest NewsBathroom renovationHow do energy-efficient buildings reduce the heat inside..?Inverted Building in Colombia Inverted Building in Colombia Amazing Building Construction Previous Next രാജ്യത്ത് മാസങ്ങൾ നീണ്ട കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് ശേഷം കൊളംബിയയിലെ ഒരു തലകീഴായ വീട് വിനോദത്തിനായി തിരയുന്ന സന്ദർശകരുടെ ഭാവനയെ പിടിച്ചെടുക്കുന്നു. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 70 കിലോമീറ്റർ അകലെ ഗ്വാട്ടവിറ്റ പട്ടണത്തിലാണ് വീട്. ഓസ്ട്രിയൻ ഉടമ ഫ്രിറ്റ്സ് ഷാൾ ആണ് ഇത് രൂപകൽപ്പന ചെയ്തത്. അദ്ദേഹം കുടുംബത്തോടൊപ്പം കൊളംബിയയിലാണ് താമസിക്കുന്നത്. "എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ നോക്കി, ഞാൻ പറയുന്നത് അവർ വിശ്വസിച്ചില്ല," ഷാൽ പറഞ്ഞു. "ഞാൻ തലകീഴായി ഒരു വീട് ഉണ്ടാക്കാൻ പോകുകയാണ്" എന്ന് ഞാൻ പറഞ്ഞു, അവർ എന്നോട് പറഞ്ഞു, "ശരി സർ, തീർച്ചയായും, അതിനായി പോകൂ." ഇന്ന്, പല സ്ഥലങ്ങളിൽ നിന്നുമുള്ള സന്ദർശകർ സാധാരണയായി തറകളുള്ള സീലിംഗിലൂടെ നടക്കുന്നത് ആസ്വദിക്കുന്നു. മേശയും കസേരയും പോലുള്ളവ അവയ്ക്ക് മുകളിലാണ്. സ്ഥലത്തെല്ലാം തലകീഴായി. ഷാളിന്റെ ജന്മനാടായ ഓസ്ട്രിയയിലേക്കുള്ള ഒരു യാത്രയിൽ നിന്നാണ് വീട് പണിയാനുള്ള പ്രചോദനം. അവിടെ 2015-ൽ കൊച്ചുമക്കളുമൊത്ത് സമാനമായ ഒരു വീട് അദ്ദേഹം കണ്ടു. COVID-19 പാൻഡെമിക് വീട് പണിയുന്നത് അൽപ്പം ബുദ്ധിമുട്ടാക്കി. എന്നാൽ ഈ വർഷം തുടക്കത്തിൽ അത് അവസാനിച്ചു, ഷാൾ പറഞ്ഞു. “പാൻഡെമിക് ഞങ്ങളെ അൽപ്പം മന്ദഗതിയിലാക്കി, പക്ഷേ അത് ഇപ്പോൾ ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു. പലർക്കും, പാൻഡെമിക് അവരുടെ ലോകത്തെ തലകീഴായി മാറ്റി. ഈ പദപ്രയോഗം അർത്ഥമാക്കുന്നത് ആളുകളുടെ ജീവിതം വളരെയധികം മാറിയിരിക്കുന്നു എന്നാണ് - പലപ്പോഴും ഞെട്ടിപ്പിക്കുന്നതോ അസ്വസ്ഥമാക്കുന്നതോ ആയ രീതിയിൽ. എന്നാൽ തലകീഴായി കിടക്കുന്ന വീട് സന്ദർശിക്കുന്നവർക്ക് ഈ സ്ഥലം നിയന്ത്രണങ്ങളിൽ നിന്നും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്നും അൽപ്പം ആശ്വാസം നൽകുന്നു.
സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എ.ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു തയാറാക്കി ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും എന്ന പഠനഗ്രന്ഥം 2022 നവംബര്‍ 24ന് പാലക്കാട്ട് പബ്‌ളിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ നിരൂപകന്‍ പി.കെ.രാജശേഖരനു നല്‍കി പ്രകാശിപ്പിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് ബാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍, കെ.ആര്‍ അജയന്‍ തുടങ്ങിയവരെയും കാണാം Posted by A.Chandrasekhar at 4:58 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: A Chandrasekhar Film Critic, book on cinema, Gireesh Balakrishnan, Swayamvaram-Adoorinteyum Anuvachakanteyum Sunday, November 20, 2022 വിജയകൃഷ്ണന്‍:വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനകാണ്ഡം kalakaumudi സപ്തതി ആഘോഷിക്കുന്ന വിജയകൃഷ്ണന്‍ എന്ന ചലച്ചിത്ര നിരൂപകന്റെ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍ എ.ചന്ദ്രശേഖര്‍ ചരിത്രത്തെ ചവിട്ടുകൊട്ടയിലിട്ട മലയാള സിനിമയുടെ ചരിത്രം വീണ്ടെടുത്തു തന്ന ചലച്ചിത്ര ചരിത്രകാരനാണ് വിജയകൃഷ്ണന്‍. ഇന്റര്‍നെറ്റും ടെലിവിഷനും ഇല്ലാത്ത കാലത്ത് വിദേശസിനിമകളെപ്പറ്റിയും രാജ്യത്തെ തന്നെ ഇതരഭാഷകളിലുണ്ടാവുന്ന സിനിമകളെപ്പറ്റിയുമൊക്കെ സാധാരണക്കാര്‍ക്കും ചലച്ചിത്രപ്രേമികള്‍ക്കും അമ്പതു വര്‍ഷത്തിലേറെയായി നിരന്തരം ചൊല്ലിത്തന്നും എഴുതിയും മലയാളത്തില്‍ ചലച്ചിത്ര നിരൂപണത്തിനും ചലച്ചിത്രചരിത്രമെഴുത്തിനും പുതിയ മാനങ്ങളേകിയ ആ പ്രതിഭയ്ക്ക് എഴുപതു വയസിന്റെ തിളക്കം. യാത്രാ സൗകര്യങ്ങള്‍ തുലോം കുറവായിരുന്ന എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഫിലിം സൊസൈറ്റികളിലും കലാലയങ്ങളിലും ഏറെ ക്‌ളേശങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന് ലോകസിനിമയുടെ വിസ്മയ ജാലകം അവര്‍ക്കു മുന്നില്‍ തുറന്നിടുകയും, അവരതുവരെ ശീലിച്ചതിനുപ്പുറത്തും സിനിമകളുണ്ടെന്നും അവയുടെ ഭൗതികതയും അസ്തിത്വവും വേറെയാണെന്നും ബോദ്ധ്യപ്പെടുത്തി കൊടുത്ത ഉത്സാഹി.സിനിമാഭാഷയുടെ തനതു ലാവണ്യം പ്രേക്ഷകര്‍ക്ക് വ്യാപകമായി പരിചയപ്പെടുത്തിക്കൊടുത്ത വാഗ്മി, ഇതെല്ലാമായിട്ടാണ് വിജയകൃഷ്ണന്‍ എന്ന നാമധേയം പത്രമാസികാത്താളുകളിലും പിന്നീട് പുസ്തത്താളുകളിലും ഇടം നേടിയതെങ്കിലും വളരെ മികച്ചൊരു കഥാകൃത്തും നോവലിസ്റ്റുമായ അദ്ദേഹത്തിന്റെ സര്‍ഗാത്മക എഴുത്തുജീവിതം അതര്‍ഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ നേടിയില്ല എന്നതാണ് വാസ്തവം. എന്നാല്‍, ചലച്ചിത്ര നിരൂപണം എന്നതു തന്നെ ഒരു സര്‍ഗാത്മകപ്രക്രിയയാണെന്ന്, സിനിമയില്‍ കാണുന്നതു മാത്രമല്ല, പ്രേക്ഷകന്‍ കാണുന്നതെന്നും കാഴ്ചയിലാണ് സിനിമ പൂര്‍ണമാവുന്നതെന്നും സ്വന്തം എഴുത്തിലൂടെ തെളിയിച്ചു കാട്ടിത്തന്നെ വിജയകൃഷ്ണന്‍, ചലച്ചിത്രകാരനെന്ന നിലയ്ക്കും മിനിസ്‌ക്രീന്‍ സംവിധായകനെന്ന നിലയ്ക്കും തന്റെ പേര് മലയാള ദൃശ്യമാധ്യമചരിത്രത്തില്‍ വിളക്കിച്ചേര്‍ത്ത പ്രതിഭതന്നെയാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ചലച്ചിത്രനിരൂപകജീവിതത്തെ അടയാളപ്പെടുത്താതെ മലയാളത്തിലെ ചലച്ചിത്രസാഹിത്യചരിത്രം പൂര്‍ണമാവില്ലെന്നതും വാസ്തവം മാത്രം. ഇനിയും മറികടന്നിട്ടില്ലാത്ത ചില റെക്കോര്‍ഡുകളുടെ ഉടമയാണ് വിജയകൃഷ്ണന്‍ എന്ന ചലച്ചിത്ര നിരൂപകന്‍. മാസികത്താളുകളില്‍ സിനിമയെപ്പറ്റി നിരന്തരം എഴുതിയിരുന്ന വിജയകൃഷ്ണന്റെ പേര് കേരളം സഗൗരവം കേള്‍ക്കുന്നത് 1982ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി കേരളത്തില്‍ നിന്നൊരാള്‍ ആദ്യമായി നേടുന്നതോടെയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിജയകൃഷ്ണന്റെ ചലച്ചിത്ര സമീക്ഷ എന്ന ആ ഗ്രന്ഥത്തിനായിരുന്നു ബഹുമതി. കേരളത്തില്‍ ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച് അതേര്‍പ്പെടുത്തിയ ആദ്യവര്‍ഷം, 1984ല്‍ അത് ആദ്യം നേടിയ എഴുത്തുകാരനാണ് വിജയകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചലച്ചിത്രത്തിന്റെ പൊരുള്‍ എന്ന പുസ്തകത്തിനായിരുന്നു അത്. തുടര്‍ന്ന് 1985 ല്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ മാറുന്നപ്രതിച്ഛായകള്‍, 1986ല്‍ സൂര്യ ഫിലിം സൊസൈറ്റി പ്രസിദ്ധീകരിച്ച കറുപ്പും വെളുപ്പും വര്‍ണങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഈ അവാര്‍ഡ് നേടിയ ഒരേയൊരു നിരൂപകനാണ് വിജയകൃഷ്ണന്‍. അതു മാത്രമല്ല, ചലച്ചിത്ര ഗ്രന്ഥത്തിന് ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന അവാര്‍ഡ് നേടിയ റെക്കോര്‍ഡും വിജയകൃഷ്ണന് സ്വന്തം.കോഴിക്കോട്ടെ ബോധി പബ്‌ളീഷിങ് ഹൗസ് പുറത്തിറക്കിയ കാലത്തില്‍ കൊത്തിയ ശില്‍പങ്ങള്‍ക്ക് 1991 ലും ക്‌ളാസിക്കുകള്‍ കോമാളനാടകങ്ങളാകുന്നതിന് 2005ല്‍ മികച്ച ചലച്ചിത്ര ലേഖനത്തിനും ചിന്ത പബ്‌ളീഷേഴ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യന് സിനിമയുടെ 100 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കഥയ്ക്ക് 2013ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മലയാളത്തില്‍ ഏറ്റവുമധികം ചലച്ചിത്രഗ്രന്ഥങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്ത നിരൂപകനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല. മലയാള ചലച്ചിത്ര ചരിത്രത്തിന് വിജയകൃഷ്ണന്റെ സുപ്രധാന സംഭാവന എന്നത് തീര്‍ച്ചയായും അന്തരിച്ച പി. ഗോവിന്ദപ്പിള്ള ചെയര്‍മാനായിരിക്കെ 1987ല്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പുറത്തിറക്കിയ മലയാള സിനിമയുടെ കഥ എന്ന സമഗ്രഗ്രന്ഥമാണ്. മലയാളത്തിലെ ആദ്യ സിനിമ നിര്‍മിക്കപ്പെട്ട വര്‍ഷവും അതിലഭിനയിച്ച നായികയുടെ ചരിത്രവും പോലും ഇന്നും തര്‍ക്കത്തിലും ദൂരൂഹതയിലും നില്‍ക്കെയാണ് വിജയകൃഷ്ണന്‍ ഏറെ പണിപ്പെട്ട് ആഴത്തില്‍ ഗവേഷണം നടത്തി അത്രമേല്‍ ആധികാരികമായി ഒരു ചരിത്രഗ്രന്ഥം മലയാള സിനിമയ്ക്ക് ഉണ്ടാക്കിത്തരുന്നത്. കേവലമൊരു ചരിത്രഗ്രന്ഥമായി മാറാമായിരുന്ന മലയാള സിനിമയുടെ കഥയെ മാറിയ സിനിമയുടെ ലാവണ്യ സൗന്ദര്യശാസ്ത്ര വീക്ഷണത്തില്‍ക്കൂടി വിവരിക്കുക വഴി ആധികാരികമായ റഫറന്‍സ് ഗ്രന്ഥമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ പില്‍ക്കാലത്ത് ഗവേഷണം നടത്തിയ എല്ലാപേര്‍ക്കുമുളള അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമായി മലയാള സിനിമയുടെ കഥ. എന്നു മാത്രമല്ല, അതില്‍ വിജയകൃഷ്ണന്‍ ഉള്‍പ്പെടുത്തിയ ചില സാങ്കല്‍പിക നറേറ്റീവുകള്‍ പില്‍ക്കാലത്ത് ഗൗരവമുള്ള പഠനഗ്രന്ഥങ്ങളില്‍ സത്യമെന്ന മട്ടില്‍ ഉദ്ധരിക്കപ്പെട്ടിട്ടു പോലുമുണ്ട്. ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല സിനിമയുടെ ഗുണത്തിന്റെ കാര്യത്തിലും തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് വിജയകൃഷ്ണന്‍ എന്ന ചലച്ചിത്രനിരൂപകനെ ഇതര നിരൂപകരില്‍ നിന്ന് വിഭിന്നനാക്കിയത്. ചലച്ചിത്ര വിമര്‍ശനത്തില്‍ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു വിജയകൃഷ്ണന്‍. യാതൊരു തരത്തിലും പക്ഷപാതിത്വത്തിനോ നീക്കുപോക്കിനോ അദ്ദേഹം തയാറായില്ല. ഏത്ര ലബ്ധപ്രതിഷ്ഠനായ ചലച്ചിത്രകാരനാണെങ്കിലും ശരി, മുഖം നോക്കാതെ കൃതികളുടെ മെറിറ്റിന്‍മേല്‍ മാത്രം അദ്ദേഹം വിലയിരുത്തി. ഒട്ടും മയമില്ലാത്ത ഭാഷയില്‍ വ്യാജനാണയങ്ങളെ തൊലിയുരിച്ചു കാണിച്ചു. പ്രതീക്ഷയുള്ളവരെ പ്രോത്സാഹിപ്പിച്ചു. വ്യക്തിബന്ധങ്ങള്‍ പോലും അതിനു വിലങ്ങുതടിയാവാന്‍ സമ്മതിക്കാതെ നിഷ്‌കര്‍ഷമായ നിലപാട് സ്വീകരിച്ചു. അതദ്ദേഹത്തിന് ആവശ്യത്തിലേറെ ശത്രുക്കളെ സമ്പാദിച്ചു കൊടുത്തു എന്നതും സത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി വാരിക, ഫിലിം മാഗസിന്‍ എന്നിവയിലൊക്കെ അദ്ദേഹം നിരന്തരം നല്ല സിനിമയെപ്പറ്റി, നല്ല സിനിമയ്ക്കു വേണ്ടി എഴുതി. മലയാള സിനിമ (1982),ചലച്ചിത്രവും യാഥാര്‍ത്ഥ്യവും (എഡി-1984), ലോകസിനിമ(1984),നേരിനു നേരെ പിടിച്ച കണ്ണാടി (1989), മറക്കാനാവാത്ത മലയാള സിനിമകള്‍ (2008),സിനിമയും തിരക്കഥയും (2009), സിനിമയും യാഥാര്‍ത്ഥ്യവും(2012), ചിത്രശാല(2012), ഹോളിവുഡ് മുതല്‍ കിംകി ഡുക്ക് വരെ (2014) തുടങ്ങി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല. ഇതില്‍ പലതും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയും ലോക/ഇന്ത്യന്‍/മലയാള സിനിമയുടെ ലാവണ്യാവസ്ഥകളെപ്പറ്റിയുമുള്ള ആധികാരിക റഫറന്‍സുകളാണ്. ഏതുറക്കത്തിലും മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രം അല്‍പം പോലും തെറ്റാതെ ഉദ്ധരിക്കാന്‍ കഴിവുള്ള ചരിത്രകാരനാണ് വിജയകൃഷ്ണന്‍. സിനിമയെപ്പറ്റിയുളള ഏതു സംശയവുമായി കേരളത്തലെ പത്രസുഹൃത്തുക്കളും ചലച്ചിത്രപഠിതാക്കളും ഏതു പാതിരാത്രിക്കും വിളിക്കുന്നത് അദ്ദേഹത്തെയാണ്. സാഹിത്യത്തിന്റെ കാര്യത്തില്‍ അന്തരിച്ച എം.കൃഷ്ണന്‍ നായര്‍ക്കുണ്ടായിരുന്ന വ്യുല്‍പ്പത്തിയാണ് സിനിമയുടെ കാര്യത്തില്‍ വിജയകൃഷ്ണനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകലയങ്ങളിലും ചലച്ചിത്ര പഠനവകുപ്പുകൡലും, സര്‍വകലാശാലകളിലും അദ്ദേഹം സിനിമ പഠിപ്പിക്കുന്നു. എത്രയോ ചലച്ചിത്രഗവേഷകര്‍ക്ക് അദ്ദേഹം വഴികാട്ടിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ മലയാളം വകുപ്പിനോട് ചേര്‍ന്നുള്ള ചലച്ചിത്ര പഠനവിഭാഗത്തില്‍ ആദ്യകാലം മുതലേ അതിഥി അധ്യാപകനുംഅക്കാദമിക് കൗണ്‍സിലംഗവുമായിരുന്നു. അദ്ദേഹം. സിനിമയുടെ, വിശേഷിച്ചും മലയാള സിനിമയുടെ ചരിത്രത്തെപ്പറ്റി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്ത്യധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളുള്ള ചലച്ചിത്രചരിത്രകാരന്‍ കൂടിയാണ് വിജയകൃഷ്ണന്‍. അതുകൊണ്ടാണ് മലയാള സിനിമയുടെ നവതി ആഘോഷിക്കുന്നതിനിടെ വിഗതകുമാരന്റെ റിലീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കര്‍ക്കശമായ സ്വന്തം നിലപാടിലുറച്ചു നിന്ന് അതിനുവേണ്ടി സയുക്തികം അദ്ദേഹം വാദിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജെ.സി.ഡാനിയല്‍ മണിര്‍കാട് മാത്യു, ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരോട് നേരില്‍ പറഞ്ഞിട്ടുള്ള കഥകളുടെ കൂടി അടിസ്ഥാനത്തില്‍ വിഗതകുമാരന്‍ പുറത്തിറങ്ങിയത് 1928ല്‍ത്തന്നൊയാണ്. ആധുനികതയുടെ ലാവണ്യലക്ഷണം പ്രകടമാക്കിയ സാര്‍ത്ഥവാഹകസംഘം, ബ്രഹ്‌മപുരത്തേക്കുള്ള വണ്ടി അടക്കം ഒരു ഡസനിലധികം നോവലുകള്‍ രചിച്ചിട്ടുള്ള വിജയകൃഷ്ണന്റെ സാഹിത്യരചനകള്‍ ചലച്ചിത്ര നിരൂപണത്തിന്റെ പ്രഭാവത്തിനിടെ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി എന്നതാണ് സത്യം.ബാലസാഹിത്യകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധേയമായ ചില സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലും വിജയകൃഷ്ണന്‍ തന്റെ സാന്നിദ്ധ്യം അവഗണിക്കാനാവാത്തവിധം സ്ഥാപിച്ചിട്ടുള്ളത് മറന്നുകൂടാ. ആഖ്യാനത്തിലും ആഖ്യാനകത്തിലും ഏറെ സവിശേഷത പുലര്‍ത്തിയ ദൃശ്യപരീക്ഷണം തന്നെയായിരുന്ന 1986 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമായ നിധിയുടെ കഥ. മൂരളിയും ജലജയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് പില്‍ക്കാലത്ത ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാഹകനും സംവിധായകനുമായിത്തീര്‍ന്ന സന്തോഷ് ശിവന്റെ ഛായാഗ്രാഹകനായുള്ള അരങ്ങേറ്റം. ശിവന്‍സ് സ്റ്റുഡിയോയുമായുള്ള അടുപ്പത്തില്‍ നിന്ന് സന്തോഷിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ വിജയകൃഷ്ണനാണ് സന്തോഷിനെ സിനിമയിലേക്ക് ആനയിക്കുന്നത്. കമണ്ഡലു (1989),മാന്ത്രികന്റെ പ്രാവ് (1994), മയൂരനൃത്തം (1996), ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ(2011) തുടങ്ങിയ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്ത അദ്ദേഹം കവിയുടെ ഒസ്യത്ത് (2017)എന്ന സിനിമയ്ക്ക് തിരക്കഥയുമെഴുതി. മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെട്ട വിനീത് ആയിരുന്നു കവിയുടെ ഒസ്യത്തിന്റെ സംവിധായകനെങ്കില്‍ ഇന്ത്യകണ്ട സൂപ്പര്‍ താരങ്ങളിലൊരാളായി വളര്‍ന്ന നടന്‍ വിക്രമിന്റെ നായകനായി അരങ്ങേറുന്നത് വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങളിലൂടെയാണ്. അതുവരെ ബഹുതാരസിനിമകളില്‍ പാര്‍ശ്വവേഷങ്ങളില്‍ തളച്ചിട്ടപെട്ടയാളായിരുന്നു വിക്രം. 1991ല്‍ മികച്ച കുട്ടികളുടെ പരിപാടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് നേടിയ ഒരിടത്തൊരിക്കല്‍, 1998ല്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ പട്ടോലപ്പൊന്ന് അടക്കം നിരവധി ടിവി സീരിയലകളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്‍ നിര്‍വാഹകസമിതിയംഗം, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം, ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയംഗം, സംസ്ഥാന ടിവി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, ചലച്ചിത്രമേളകളിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുസമിതികളില്‍ അംഗം, സംസ്ഥാന ചലച്ചിത്ര രചനാ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍, സെന്‍സര്‍ ബോര്‍ഡംഗം, കേരള സ്‌റ്റേറ്റ് എന്‍സൈക്ലോപീഡിയക്ക് പബ്‌ളിക്കേഷന്‍സ് ഉപദേഷ്ടാവ്,കോണ്‍ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആര്‍ടിസ്റ്റ്‌സ് കൊമ്മേഴ്‌സ്യല്‍ ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് (കോണ്‍ടാക്ട്) പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, കേരള ടിവി ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാനും സെന്‍സര്‍ ബോര്‍ഡ് അംഗവുമാണ്. സാധുശീലന്‍ എന്നറിയിപ്പെട്ടിരുന്ന പില്‍ക്കാലത്ത് സ്വാമി പരമേശ്വരാനന്ദയായിത്തീര്‍ന്ന കെ പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി 1952 നവംബര്‍ 5-ന് തിരുവനന്തപുരത്ത് മലയിന്‍കീഴിലാണ് വിജയകൃഷ്ണന്റെ ജനനം. ആശയാണ് ഭാര്യ. മകള്‍ ഡോ.ശ്രുതി വാഗമണിലെ ഡിസിഎസ്മാറ്റില്‍ അധ്യാപികയാണ്. യുവ ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ യദുവിജയകൃഷ്ണനാണ് മകന്‍. ദേശീയ സംസ്ഥാന ബഹുമതികള്‍ക്കു പുറമേ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, മാധ്യമപഠനകേന്ദ്രം അവാര്‍ഡ്, സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള റോട്ടറി അവാര്‍ഡ്, ചലച്ചിത്ര നിരൂപണത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം തുടങ്ങിയ പല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്രസാഹിത്യത്തില്‍ മാത്രമായി തളച്ചിടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമെന്നു തന്നെ കരുതണം അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പല ബഹുമതികളും ഇനിയും ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. പ്ത്മശ്രീയോ ജെ.സി.ഡാനിയല്‍ അവാര്‍ഡോ കിട്ടിയില്ല എന്നതുകൊണ്ട് പക്ഷേ വിജയകൃഷ്ണന്‍ മലയാള സിനിമയ്ക്ക്, സിനിമയുടെ ചരിത്രത്തിന്, അതിന്റെ സൗന്ദര്യശാസ്ത്രപരമായ വളര്‍ച്ചയ്ക്ക് അക്ഷരങ്ങളിലൂടെ നല്‍കിയ സംഭാവനകള്‍ മാനിക്കപ്പെടാതിരിക്കാന്‍ പോകുന്നില്ല. കാലമെത്ര ചെന്നാലും, മാധ്യമങ്ങളുടെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞാലും മലയാള സിനിമയുടെ ചരിത്രം വിജയകൃഷ്ണന്റെ വാക്കുകളിലൂടെത്തന്നെയായും ഭാവിതലമുറയും അറിയാനിടവരികയെന്നതില്‍ സന്ദേഹമില്ല. Posted by A.Chandrasekhar at 4:21 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: vijayakrishnan @53rd IFFI 2022 Posted by A.Chandrasekhar at 4:07 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: 53rd iffi, iffi 2022 Tuesday, November 15, 2022 വിശ്വാസത്തിന്റെ ഉപ്പ് എ.ചന്ദ്രശേഖര്‍ വിശ്വാസം മനോരോഗമാവരുത് എന്ന് പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണിജോസഫ് രചിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമയായ ഭൂമിയുടെ ഉപ്പിലെ സെമിനാരി അധിപനായ വലിയച്ചന്‍ ഫാ ഫ്രാന്‍സിസ് തീവ്രനിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫാ തോമിസിനോട് ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യമനസിനെ, മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മതവിശ്വാസം എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നതെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്. തീര്‍ത്തും ബിബ്‌ളിക്കലായ ബിംബങ്ങളിലും പശ്ചാത്തലത്തിലും ഊന്നി നിന്നുകൊണ്ട്, ഒരു സെമിനാരി ആശ്രമത്തിലെ ഏതാനും ശെമ്മാശന്മാരുടെ ജീവിതത്തിലെക്ക് ക്യാമറ തുറന്നുവച്ചുകൊണ്ടാണ് സണ്ണി ജോസഫ് വിശ്വാസം അന്ധവും ചരിത്രനിഷേധവുമാവുന്നതിലെ ധാര്‍മ്മിക/ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള വൈരൂദ്ധ്യാത്മകതയും വിശ്വാസത്തിന്റെ ആന്തരിക-ബാഹ്യസംഘര്‍ഷങ്ങളും പ്രതിപാദിക്കുന്നുണ്ട് ഭൂമിയുടെ ഉപ്പ്. കേരളത്തിലെ ഏതോ ഒരു മലയോരത്തുള്ള ക്രൈസ്തവ ആശ്രമമമാണ് ഭൂമിയുടെ ഉപ്പിന്റെ പ്രധാന ഭൂമിക. ജീവിതത്തിലെ വിവിധ തുറകളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കാനും പൗരോഹിത്യം നേടാനും പരിശീലിക്കാനെത്തിയിട്ടുള്ള മൂന്നു ചെറുപ്പക്കാര്‍. അവര്‍ക്കു തുണയായി വര്‍ത്തിക്കുന്ന, അവരുടെ സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഋഷിയച്ചന്‍. ഈശ്വരസേവ അതിന്റെ എല്ലാ ഹൃദയനൈര്‍മല്യത്തോടും കൂടി ഏറ്റെടുത്തു നിര്‍വഹിക്കുന്ന വലയിച്ചന്‍. വിശ്വാസത്തെ അന്ധവിശ്വാസമാക്കുന്ന തീവ്രനിലപാടുകളുമായി വാഴുന്ന ഫാ. തോമസ് ഇവരൊക്കെ ചേര്‍ന്നതാണ് ആ കൊച്ചു സെമിനാരി. ദൈവത്തെപ്പറ്റി, ദൈവത്തിന്റെ ഇടപെടലുകളെ പറ്റി, ദൈവത്തിന്റെ നിലനില്‍പ്പിനെപ്പറ്റിത്തന്നെയുള്ള നിരവധി സന്ദേഹങ്ങളും സംശയങ്ങളുമുണ്ട് അവിടെ ദൈവശാസ്ത്രം പഠിക്കാനെത്തുന്ന പുരോഹിതവിദ്യാര്‍ത്ഥികള്‍ക്ക്. ചോര കണ്ടാല്‍ തലചുറ്റി വീഴുന്നവനാണ് അതിലൊരാള്‍. ചിത്രത്തില്‍ നായകകര്‍തൃത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമ്മാനുവല്‍ (മിഥുന്‍) ആവട്ടെ അനാഥനാണ്. പ്രസവത്തോടെ അമ്മയെ നഷ്ടമായവന്‍. അതുകൊണ്ടു തന്നെ അമ്മ അവന് അത്രമേല്‍ പ്രധാനപ്പെട്ട വികാരമാണ്, നിഷേധിക്കപ്പെട്ട സ്‌നേഹമാണ്. ഈശ്വരസേവനവും പൊതുജനസേവനവുമൊക്കെയായി കഴിയുന്ന ആശ്രമജീവിതത്തില്‍് ബൈബിളിലെ ചില മൗനങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിന് എത്തിച്ചേരുന്ന സോഫി എന്ന ഗര്‍ഭിണിയുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭൂമിയുടെ ഉപ്പിന്റെ കഥാവസ്തു. ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യാത്മകതയും സമാന്തരാഖ്യാനമായി ചിത്രം കൈകാര്യം ചെയ്യുന്നു. ആശ്രമത്തില്‍ സ്ഥാപിക്കുന്ന ടെലിവിഷനിലെ ലോകവാര്‍ത്തകളില്‍ മതത്തിന്റെ/മതാന്ധ്യത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും വാര്‍ത്ത കാണുന്ന ഇമ്മാനുവല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് താങ്ങാവാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും എന്ന് ഋഷി(ജയദീപ്)യച്ചനോട് ആരായുന്നുണ്ട്. മനുഷ്യന്റെ കണ്ണീരു തുടയ്ക്കാത്ത ദൈവത്തിന്റെ സാന്നിദ്ധ്യം എങ്ങനെ ഉറപ്പിക്കാനാവും എന്നാണ് അയാള്‍ ഉന്നയിക്കുന്ന പ്രശ്‌നം. സത്യത്തില്‍ ദൈവം മനുഷ്യമനസുകളുടെ അകത്താണോ പുറത്താണോ എന്നൊരു സങ്കീര്‍ണമായ ദാര്‍ശനികപ്രശ്‌നവും സിനിമ മുന്നോട്ടുവയ്ക്കുന്നു. സന്ദേഹിയായ ഇമ്മാനുവലിനെ വിശ്വാസത്തിന്റെ ആന്ധ്യത്തിലേക്ക് എളുപ്പം തളച്ചിടാന്‍ തീവ്രവാദിയായ ഫാ.തോമസിന് ഒരു പരിധിവരെ സാധ്യമാവുന്നു. അവന്റെ ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങളെ എല്ലാം സാത്താന്റെ ചെയ്തികള്‍ എന്ന ന്യായത്തോടെ ബാധനീക്കലടക്കമുള്ള അന്ധവിശ്വാസത്തിലേക്കാണ് ഫാ തോമസ് നേരിടുന്നത്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരവും ദൈവനിഷേധപരവുമായ രണ്ട് ധാരകളെയാണ് ആശ്രമത്തിലെ ഫാ ഫ്രാന്‍സിസ് എന്ന വലിയച്ചന്റെയും(ഗംഗാധരമേനോന്‍) ഫാ തോമസി (രഘൂത്തമന്‍)ലൂടെയും സംവിധായകന്‍ വരഞ്ഞിടുന്നത്. ബൈബിള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ, ഫാ തോമസ് ക്രിസ്തുവിനെ പ്രണയിച്ച തേവിടിശ്ശിയായി കണക്കാക്കുന്ന മഗ്ദലന മറിയത്തെ കണ്ടെത്താനുളള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിലെവിടെ നിന്നോ നായികയായ സോഫി(അരുഷിക ദേ) യുടെ വരവ്. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചരിത്രം ബോധപൂര്‍വം തിരസ്‌കരിച്ച സ്ത്രീയെ കണ്ടേത്തുകയെന്ന അവളുടെ ലക്ഷ്യം അത്രയെളുപ്പമല്ല. കാരണം അത്രമേല്‍ ആഴത്തില്‍ മനുഷ്യമനസുകളില്‍ അടിയുറച്ചിട്ടുളള വിശ്വാസത്തെ മാറ്റിമറിക്കുക എളപ്പുമല്ലെന്നതു തന്നെ. സ്വാഭാവികമായി ഫാ.തോമസിന് അവളെ, അവളുടെ ഗവേഷണത്തെ അംഗീകരിക്കാനാവുന്നില്ല. സാത്താന്റെ പ്രതിരൂപമായിട്ടാണ് അയാള്‍ അവളെ കണക്കാക്കുന്നത്. ആശ്രമത്തിലെ ദൈവസാന്നിദ്ധ്യത്തിലേക്ക് ചില ലക്ഷണങ്ങളായി സാത്താന്റെ കടന്നുവരവിനെ അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതിനായി ബൈബിളില്‍ സാത്താന്റെ ബിംബമായി ഉപയോഗിക്കുന്ന സര്‍പ്പത്തെ ചിത്രത്തിലുപയോഗിക്കുന്നുമുണ്ട്. അവളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇമ്മാനുവലിനെ ഉപദേിക്കുന്നുമുണ്ട്. വന്ദ്യവയോധികനായ വലിയച്ചന്‍ സാത്താന്‍ സേവികയായ സോഫിയുടെ പിടിയിലായെന്നുവരെ ആരോപിക്കാന്‍ മുതിരുന്ന ഫാ തോമസ്, ഇമ്മാനുവലിലൂടെ അവളെ ഉന്മൂലനം ചെയ്യാനാണ് പരിശ്രമിക്കുന്നത്. മനുഷ്യന് പറുദീസ അന്യമാക്കുന്ന ഹവ്വയുടെ പ്രതിനിധിയായിട്ടാണ് സോഫിയെ അദ്ദേഹം ഇമ്മാനുവലിനു മുന്നിലവതരിപ്പിക്കുന്നത്. വിശ്വാസത്തിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവളെ ബലിയാക്കാനാണ് ഫാ തോമസ് ഇമ്മാനുവലിനെ നിരന്തരം പ്രേരിപ്പിക്കുന്നത്. സ്വതവേ പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു നിഷ്‌കളങ്കനാണ് ഇമ്മാനുവല്‍. എന്നാല്‍ തോമസച്ചന്റെ ദുസ്വാധീനത്താല്‍ അവന്‍ പോലുമറിയാതെ അവന്റെ മനസ് കളങ്കപ്പെടുകയാണ്. പുരുഷസഹജമായ വാസനകൊണ്ട് ഗസ്റ്റ് ഹൗസില്‍ കുളിക്കുന്ന സോഫിയെ ഒളിഞ്ഞുനോക്കുന്നതില്‍ പശ്ചാത്തപിക്കുന്ന ഇമ്മാനുവല്‍ ആ പാപഭാരത്തില്‍ നിന്ന് മോചിതനാവാന്‍ പണിപ്പെടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ യുക്തിക്കു നിരക്കാത്ത പലതും അയാള്‍ കാണുന്നു, കേള്‍ക്കുന്നു. സോഫിയെപ്പോലും സാത്താന്റെ സേവകയായിക്കാണുന്ന മായാദര്‍ശനങ്ങള്‍ അയാള്‍ക്കുണ്ടാവുന്നു. അതിന്റെ പരിണിതിയായി തോമസച്ചന്റെ പ്രേരണകളുടെ പരമകാഷ്ഠയില്‍ ക്രിസ്മസ് രാത്രിയില്‍ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ആയുധവുമായി അതിഥിമന്ദിരത്തിലെത്തുന്ന അയാള്‍ നിറഗര്‍ഭിണിയായ അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ അതിനുള്ള ശുശ്രൂഷകനായി മാറാന്‍ നിയുക്തനാവുകയാണ്. മാതൃത്വനിഷേധം ഒരു തീരാവേദനയായി കൂടെക്കൊണ്ടുനടക്കുന്ന അയാള്‍ക്കത് വെളിപാടിന്റെ നിമിഷങ്ങളാവുന്നു. സെമിനാരി വിട്ട് ശിഷ്ടകാലം സോഫിയുടെ സംരക്ഷകനായി അവളുടെ കുഞ്ഞിന്റെ സംരക്ഷകനായി അയാളിറങ്ങിപ്പുറപ്പെടുന്നിടത്താണ് ഭൂമിയുടെ ഉപ്പ് അവസാനിക്കുന്നത്. ആദ്യവസാനം ബൈബിള്‍ അധിഷ്ഠിത ബിംബങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായൊരു ചലച്ചിത്ര സ്വരൂപമാണ് ഭൂമിയുടെ ഉപ്പ്. അതില്‍ ഭൗതികജീവിതത്തില്‍ മതത്തോടൊപ്പം തന്നെ മുതലാളിത്തരാഷ്ട്രീയം എങ്ങനെ മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു എന്നും ഫാക്ടറി കേന്ദ്രീകരിച്ചുള്ള സമാന്തര കഥാനിര്‍വഹണത്തിലൂടെ സണ്ണി ജോസഫ് കാണിച്ചു തരുന്നു. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും മുന്‍കരുതലുമെടുക്കാത്ത ഫാക്ടറി മാനേജ്‌മെന്റിനെതിരേ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. അവരുടെ സഹനസമരത്തിന് നേതൃത്വം നല്‍കുന്ന സഖാവ് ജോര്‍ജ്ജി(വി.കെ.ശ്രീനിവാസന്‍)ന് വിമോചനകനായ ക്രിസ്തുവിന്റെ ഛായാനിഴലാണുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി, അവര്‍ നേരിടുന്ന അധികാര ചൂഷണത്തിനെതിരേ അവരെ സംഘടിപ്പിക്കുകയും അവരുടെ വിമോചനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന അയാള്‍ക്കൊടുവില്‍ അധികാരികളില്‍ നിന്നു നേരിടേണ്ടി വരുന്നത് യേശുക്രിസ്തുവിന് നേരിടേണ്ടിവന്നതുപോലെ കൊടും പീഡനമാണ്. യഥാതഥമായ ആഖ്യാനശൈലിയല്ല ഭൂമിയുടെ ഉപ്പിലേത്. തീര്‍ത്തും യഥാതഥമെന്ന നിലയ്ക്ക് തുടങ്ങുകയും പിന്നീട് പലയിടത്തും ഫാന്റസിയുടെ തലങ്ങളിലേക്ക് മാറുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് സണ്ണിയുടെ കഥയെ ആസ്പദമാക്കി സണ്ണിയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ചേര്‍ന്നു തിരക്കഥ രചിച്ച ഊ സിനിമയുടേത്. മലയാള സിനിമയില്‍ ജി അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണിനും, ടി വി ചന്ദ്രനും എം.ടിക്കും ഒപ്പം ഛായാഗ്രാഹകനായിട്ടുള്ള ഒരേയൊരാളാണ് സണ്ണി ജോസഫ്.പമേല റൂക്ക്‌സിന്റെ ട്രെയിന്‍ ടൂ പാക്കിസ്ഥാന്റെയും ബുദ്ധദേവ് ദാസ്ഗുപ്തയുടെ ജനലയുടെയും ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ വേറിട്ട ചലച്ചിത്ര സങ്കല്‍പം വെളിപ്പെടുത്തുന്നതാണ് പുതുമുഖങ്ങളെ മാത്രം വച്ചു നിര്‍മ്മിച്ച ഭൂമിയുടെ ഉപ്പ്. നാടക നടനായ രഘൂത്തമനും വി.കെ.ശ്രീനിവാസനുമൊഴികെ മറ്റെല്ലാവരും അറിയപ്പെടാത്ത മുഖങ്ങളാണീ സിനിമയില്‍. ഇടയ്ക്ക് ആശ്രമവാസികളുടെ ആന്തരികമാനം ആവിഷ്‌കരിക്കുന്ന അത്താഴ രംഗങ്ങളില്‍ മറ്റെങ്ങും കാണിക്കാത്ത മൂന്നാമതൊരു പുരോഹിതനായി ഒരു കാമിയോ റോളില്‍ സണ്ണിയും എത്തുന്നു.അന്തരിച്ച ഐസക് തോമസ് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ്. അരുണ്‍ അജിത്ത്, സൗമിക് ബര്‍മ്മന്‍, അനില്‍ സണ്ണി എന്നിവര്‍ ചേര്‍ന്നു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ഭൂമിയുടെ ഉപ്പ് രാമുവും അരവിന്ദും ചേര്‍ന്ന് സന്നിവേശിച്ചിരിക്കുന്നു. ദാര്‍ശനികമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. എന്നാല്‍, ചിത്രാദ്യത്തില്‍ നാന്ദിപോലെ അവതരിപ്പിച്ചിട്ടുളള മലയാറ്റൂര്‍ മലകയറ്റവും ചിത്രാന്ത്യത്തോടടുത്തു സന്നിവേശിച്ചിട്ടുള്ള ക്രിസ്മസ് ആഘോഷങ്ങളും കുറച്ചധികം നീണ്ടു പോയതു പോലെ തോന്നി. സന്നിവേശത്തില്‍ അല്‍പം കൂടി മിതത്വം പുലര്‍ത്താന്‍ നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കില്‍ കുറേക്കൂടി മികച്ചൊരു ചലച്ചിത്രസ്വരൂപമായി മാറുമായിരുന്ന ചിത്രമാണിത്. അതിയാര്‍ത്ഥ്യത്തിന്റെയോ അമിതയാഥാര്‍ത്ഥ്യത്തിന്റെയോ ഒക്കെ ആഖ്യാനത്തില്‍ തളച്ചിടപ്പെട്ട സമകാലിക മലയാള സിനിമയില്‍ സിനിമയെ ഗൗരവമുള്ള ദാര്‍ശനിക ചിന്തയ്ക്കുള്ള ബൗദ്ധികോപാധിയായി കണക്കാക്കുന്ന ചലച്ചിത്രകാരന്മാരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സണ്ണി ജോസഫ് നിര്‍മിച്ചു സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ്. Posted by A.Chandrasekhar at 9:03 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: bhoomiyude uppu, movie review, sunny joseph Friday, October 28, 2022 ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍ ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമ നോണ്‍ ഫീച്ചര്‍ ജൂറിയംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍ തേക്കിന്‍കാട് ജോസഫ് ജനറല്‍ സെക്രട്ടറി #IFFI53 <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralafilmcritics%2Fposts%2Fpfbid0GXuzLdfuNNTW1EFMyRDUc31UNrq8aq4ExZdtyeJLzEPcfPjFr7Gd9NvnSkEio95tl&show_text=true&width=500" width="500" height="537" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> Posted by A.Chandrasekhar at 8:07 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, September 21, 2022 ജംപ് കട്ട് എ.ചന്ദ്രശേഖര്‍ അന്‍പതുകളില്‍ ലോക സിനിമയില്‍ ഹോളിവുഡ് വാണിജ്യപരമായ അതിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇതല്ല സിനിമ, ഞങ്ങളുടെ സിനിമ ഇങ്ങനെയല്ല എന്ന പ്രഖ്യാപനവുമായി ഒരു സംഘം യുവനിരൂപകര്‍ ഫ്രാന്‍സില്‍ സിനിമയെ പുനര്‍നിര്‍വചിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്.1951 ല്‍ ആ്രന്ദ ബാസിന്‍, ഴാക്ക് വാല്‍ക്രോസ് ജോസഫ് മേരി ലൂ ഡ്യൂക്ക എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കയേ ദൂ സിനിമ (രമവശലൃ െറൗ ഇശിലാമ) എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ദൃശ്യമാധ്യമത്തെപ്പറ്റി ചിന്തയിലും വീക്ഷണത്തിലും സമാനതകളില്ലാത്ത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയ അവര്‍ നല്ല സിനിമയ്ക്കു വേണ്ടിയും, വ്യവസ്ഥാപിത സിനിമയ്‌ക്കെതിരേയും നിരന്തരം എഴുതിക്കൊണ്ടു മുന്നോട്ടുവരുന്നത്. റോബര്‍ട്ട് ബ്രസന്‍, ഴാങ് ക്വക്തോ, അലക്സാണ്ടര്‍ അസട്രുക്, ഴാക്ക് റിവറ്റ്, ക്ലോദ് ഷാബ്രോള്‍, എറിക്ക് റോമര്‍, ഫ്രാങ്കോ ത്രൂഫോ തുടങ്ങിയ ആ സംഘത്തിലെ പ്രമുഖനായിരുന്നു പാരീസില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ പോള്‍ ഗൊദ്ദാര്‍ദ്ദിന്റെയും ഫ്രഞ്ചുകാരിയായ നീ മോനോദിന്റെയും മകനായ ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ.് വ്യവസ്ഥാപിത സിനിമയെ നഖശിഖാന്തം പല്ലും നഖവും ഉപയോഗിച്ച് മുഖം നോക്കാതെ വിമര്‍ശിച്ചു തള്ളുക മാത്രമല്ല, തങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സിനിമ എന്തെന്നു കാണിച്ചുകൊടുക്കാന്‍ അവരില്‍ പലരും പിന്നീട് സ്വന്തമായി, സ്വതന്ത്രമായി സിനിമയുണ്ടാക്കുകയും ചെയ്തു. ആ സിനിമകളിലൂടെയാണ,് സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ഫ്രഞ്ച് നവതരംഗപ്രസ്ഥാനം (എൃലിരവ ചലം ംമ്‌ല) ഉടലെടുക്കുന്നത്. ലോകസിനിമയുടെ അലകും പിടിയും ഛന്ദസും ചമത്കാരവും തന്നെ പുനര്‍നിര്‍വചിച്ച ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലേക്കു വഴിവെട്ടിയ കയേ ദു സിനിമയില്‍ സിനിമയുടെ വ്യാകരണത്തെയും ആഖ്യാനത്തെയും കുറിച്ച് അന്നത്തെ കാലത്ത് വിറളിപിടിച്ച വിപ്‌ളവകരമായ ചിന്തകള്‍ പങ്കുവച്ചും പരമ്പരാഗത സിനിമയെ പുത്തന്‍ കാഴ്ചശീലങ്ങളുടെ മാനദണ്ഡങ്ങള്‍ വച്ച് വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയും ചെയ്ത ലേഖനങ്ങളിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് ചലച്ചിത്രനിര്‍മാണത്തിലേക്കു കടക്കുന്നത്. പൊതുവേ വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്ന വ്യവസായമാണ് സിനിമ എന്നാണു വയ്പ്പ്. താരവ്യവസ്ഥയേയും അതിനോടനുബന്ധിച്ചുള്ള ഹോളിവുഡ് പോലുള്ള മൂലധനാധിഷ്ഠിത-സ്റ്റുഡിയോ കേന്ദ്രീകൃത വ്യവസായവ്യവസ്ഥിതിയേയും ഫ്രഞ്ച് നവതരംഗം ഒറ്റക്കെട്ടായി നേരിട്ടു. അതില്‍ മുന്‍നിരപ്പോരാളിയായി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് അവസാന സിനിമ വരെ നിലകൊണ്ടു. ആഖ്യാനത്തിലും ആഖ്യാനകത്തിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളെയും അദ്ദേഹം സ്വന്തം സൃഷ്ടികളിലൂടെ ചോദ്യം ചെയ്തു. ദൃശ്യഭാഷയുടെ അതുവരെയുള്ള എല്ലാ നടപ്പുരീതികളെയും ശീലങ്ങളെയും നവതരംഗചലച്ചിത്രപ്രസ്ഥാനത്തിനൊപ്പം നിന്നുകൊണ്ട് വെല്ലുവിളിച്ചു; പൊളിച്ചെഴുതി. തന്റെ തന്നെ ചലച്ചിത്രശൈലിയെ പോലും പില്‍ക്കാല ചിത്രങ്ങളില്‍ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്യുകയും പൊളിച്ചടുക്കുകയും ചെയ്തു. കയേ ദു സിനിമയില്‍ ലേഖകനായിരിക്കെത്തന്നെയാണ് ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമാപരീക്ഷണങ്ങളാരംഭിക്കുന്നത്. അണ്‍ ഫെമ്മി കൊക്വത്ത് (1955) തുടങ്ങിയ ചില ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു അത്. എന്നാല്‍ 1960ല്‍ ബ്രത്ത്‌ലെസ് എന്ന ചിത്രത്തിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് എന്ന ചലച്ചിത്രകാരന്റെ പേര് ലോകസിനിമയില്‍ സുവര്‍ണാക്ഷരങ്ങളാല്‍ ലിഖിതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മലയാളമടക്കമുള്ള സിനിമയില്‍ മായാനദിയടക്കം പല രചനകള്‍ക്കും പ്രചോദകമാകുന്ന ബ്രത്ത്‌ലെസ് ആഖ്യാനത്തില്‍ മാത്രമല്ല, ആഖ്യാനകത്തിലും പരീക്ഷണങ്ങളൊരുപാട് നടത്തി. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കള്ളനും കൊലപാതകിയുമായ നായകനെ അവതരിപ്പിക്കുക വഴി, സാമൂഹികജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാക്കി സിനിമയെ മാറ്റുകയായിരുന്നു ഗൊദ്ദാര്‍ദ്ദ്. ഇതിവൃത്തത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പതിവ് സിനിമാവഴക്കങ്ങള്‍ കാറ്റില്‍പ്പറത്തി, ഉത്തരമില്ലാത്ത പ്രശ്‌നങ്ങള്‍ സമൂഹസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് ഗൊദ്ദാര്‍ദ്ദ് സിനിമയെ തന്റെ ആവിഷ്‌കാരമാധ്യമമാക്കിയത്. ക്യാമറയിലും എഡിറ്റിങിലും നിര്‍ണായകവും വിപ്‌ളവകരവും കുറെയൊക്കെ ഭ്രാന്തവുമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ത്തന്നെ, ഉള്ളടക്കത്തിലും ഇത്തരത്തില്‍ സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മടിച്ചില്ല.വൈകാരികത നിറഞ്ഞ രംഗങ്ങളില്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ക്യാമറയെ നോക്കി സംസാരിക്കുക, രണ്ടു പേര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ചെയ്തികളില്‍ ക്യാമറ തിരിക്കുക പോലുള്ള സറിയലിസ്റ്റ് എന്നു പോലും തോന്നിപ്പിക്കാവുന്ന വിധത്തിലുള്ള ശൈലിയൊക്കെ യാതൊരു സന്ദേഹവും കൂടാതെ അദ്ദേഹം സ്വന്തം സിനിമകളില്‍ ഉള്‍ക്കൊള്ളിച്ചു. സിനിമയുടെ വ്യാകരണം വ്യവസ്ഥ ചെയ്യുന്ന കണ്ടിന്യൂയിറ്റി തുടങ്ങിയ യുക്തികളെയൊക്കെ ഔചിത്യമില്ലെന്നു തോന്നിപ്പിക്കുംവിധം ക്രൂരമായി അദ്ദേഹം തച്ചുതകര്‍ത്തു. ജംപ് കട്ട് പോലുളള സങ്കേതങ്ങളിലൂടെ സെല്ലുലോയ്ഡില്‍ പുതിയ സാധ്യതകള്‍ തേടി. സിനിമ എന്താണെന്ന നിര്‍വചനത്തെത്തന്നെ സ്വന്തം സിനിമകളിലൂടെ നിരന്തരം പൊളിച്ചടുക്കുകയും പുനര്‍ക്രമീകരിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു.പ്രേക്ഷകര്‍ക്കു ദഹിക്കുമോ എന്നതല്ല പ്രേക്ഷകരെ തങ്ങളേക്കാള്‍ ബുദ്ധിയുള്ളവരാണ് എന്നതാണ് സംവിധായകനെന്ന നിലയ്ക്ക് ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ചിന്തിച്ചിരുന്നത്. നാടകത്തില്‍ ബെര്‍ട്ടോള്‍ഡ് ബ്രെഷ്റ്റ് (ആലൃീേഹ േആൃലരവ)േ ചെയ്തതിനു സമാനമായ ഒന്നാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദ് ചെയ്തത്. തീയറ്റര്‍ ഓഫ് എലിയനേഷനിലൂടെ പ്രേക്ഷകരെ അരങ്ങില്‍ നിന്നു ബോധപൂര്‍വം അന്യവല്‍ക്കരിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പൂതിയൊരു സിദ്ധാന്തവല്‍ക്കരണത്തിനാണ് ജര്‍മ്മന്‍ നാടകകൃത്ത് ബ്രഷ്റ്റ് മുതിര്‍ന്നതെങ്കില്‍ സിനിമയില്‍ അത്തരത്തിലൊരു പരീക്ഷണത്തിനായിരുന്നു ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമകളിലൂടെ പരിശ്രമിച്ചത്. സ്വന്തം സിനിമകളുടെയും എഴുത്തുകളുടെയും പൊട്ടും മുറിയും കൊണ്ട് നിര്‍മ്മിച്ചെടുത്ത ഹംസഗീതം, വിഷ്വല്‍ കൊളാഷ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ദ ഇമേജ് ബുക്ക് (2018) വരെ നീണ്ട 50 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ അദ്ദേഹം ദൃശ്യഭാഷയെ ഇങ്ങനെ നിരന്തരം നവകീരിച്ചുകൊണ്ടേയിരുന്നു; അതുമായി ഒത്തുതീര്‍പ്പില്ലാതെ കലഹിച്ചുകൊണ്ടേയിരുന്നു. കലയില്‍ ആഖ്യാനത്തെക്കുറിച്ചുള്ള ആധുനിക ഫ്രഞ്ച് സിദ്ധാന്തമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നരേറ്റോഗ്‌ളീ (നറേറ്റീവ് തിയറി)യിലേക്കു നയിച്ച കലാചിന്തകള്‍ക്ക് പ്രധാന ഊര്‍ജ്ജം പകര്‍ന്നത് ഗൊദ്ദാര്‍ദ്ദിന്റെ സിനിമകളായിരുന്നു. അരങ്ങില്‍ സാമുവല്‍ ബക്കറ്റിനും നോവലില്‍ ജയിംസ് ജോയ്‌സിനുമുള്ള സ്ഥാനമാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദിന് എന്നാണ് നിരൂപകന്‍ റോജര്‍ എബര്‍ട്ട് എഴുതിയിട്ടുള്ളത്. ഡെസ്‌ടോപ്യന്‍ സയന്‍സ് ഫിക്ഷന്റെയും അന്വേഷണാത്മകസിനിമയുടെയും ഘടകങ്ങള്‍ ഒരുപോലെ നെയ്‌തെടുത്ത് നിര്‍മ്മിച്ച ആല്‍ഫാവില്ലെ(1965), രാഷ്ട്രീയപരമായ നിലപാടുകള്‍ വ്യക്തമാക്കിയ വീക്കെന്‍ഡ് (1967) ആദ്യ കളര്‍ ചിത്രമായ എ വുമണ്‍ ഈസ് എ വുമണ്‍ (1961), മൈ ലൈഫ് ടു ലിവ് (1962) ഒക്കെ അക്കാലത്തെ യുദ്ധാനന്തരലോകത്തെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മക ആവിഷ്‌കാരങ്ങള്‍ തന്നെയായിരുന്നു. വിഷയസ്വീകരണത്തിലും ആവിഷ്‌കാരശൈലിയിലും പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. അവയുണ്ടാക്കിയ വെളിപാടുകളുടെ തീവ്രതയില്‍ അവര്‍ കോരിത്തരിച്ചു.ഷെയ്ക്ക്‌സ്പിയറെ അധികരിച്ച് ഒരു സിനിമയ്ക്കു മുതിര്‍ന്നപ്പോഴും ഗൊദ്ദാര്‍ദ്ദിന്റെ കിങ് ലിയര്‍ (1987) വേറിട്ടതായത്, തനത് ഗൊദ്ദാര്‍ദ്ദിയന്‍ വട്ടുകളിലൂടെയാണ്. വെള്ളിത്തിരയില്‍ ആവര്‍കത്തിക്കപ്പെട്ട ദൃശ്യഭ്രാന്ത് തന്നെയായിരുന്നു ഗൊദ്ദാര്‍ദ്ദിന്റെ കയ്യൊപ്പ് ചാലിച്ച ഗൊദ്ദാര്‍ദ്ദ്യന്‍ ശൈലി എന്നു പരക്കെ ശ്‌ളാഘിക്കപ്പെട്ടത്. 1968 മുതല്‍ 79 വരെയുള്ള ഗൊദ്ദാര്‍ദ്ദിന്റെ ചലച്ചിത്രസപര്യയെ മിലിറ്റന്റ്, റാഡിക്കല്‍ തുടങ്ങിയ പേരുകളിട്ടാണ് നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത്. ശക്തമായ രാഷ്ട്രീയനിലപാടുകളാണ് അദ്ദേഹത്തിന്റെ സിനിമ മുന്നോട്ടുവച്ചത്. രാഷ്ട്രീയബോധത്തോടെ രാഷ്ട്രീയ സിനിമ നിര്‍മ്മിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹം വച്ചുപുലര്‍ത്തിയ ആദര്‍ശം. മിലിറ്റന്റ് കാലഘട്ടത്തിനൊടുവില്‍ തന്റെ മാവോയിസ്റ്റ് പക്ഷപാതിത്തോട് വിടപറഞ്ഞ് പുതുവഴികള്‍ തേടുകയായിരുന്നു അദ്ദേഹം. അതദ്ദേഹത്തിന്റെ സര്‍ഗജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി.അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്.1969-ല്‍ പുറത്തിറങ്ങിയ വിന്‍ഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. വ്യക്തിജീവിതത്തിലും ഏറെക്കുറേ അരാജകവാദം തുടര്‍ന്ന കലാകാരനാണ് ഗൊദ്ദാര്‍ദ്ദ്. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്ത് നേരിടേണ്ടിവന്ന കടുത്ത വെല്ലുവിളികളായിരിക്കാം ഗോദ്ദാര്‍ദ്ദ് എന്ന വ്യക്തിയുടെ സ്വഭാവം ഇത്തരതക്തിലാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലും ജനീവയിലുമായി ചിതറിപ്പോയ ബാല്യകൗമാരങ്ങള്‍. യുദ്ധകാല ക്ഷാമമടക്കമുള്ള അതിജീവനസാഹസങ്ങള്‍.സ്വന്തം സിനിമകളിലെ നായികയായിരുന്ന അന്ന കരീനയായിരുന്നു 1965 വരെ അദ്ദേഹത്തിന്റെ പങ്കാളി. പിന്നീട് അന്ന വ്യസംസ്‌കിയെ വിവാഹം ചെയ്തു. 1979ല്‍ അവരെ ഒഴിവാക്കി സംവിധായികയായ അന്നെ മേരി മെവില്ലിയെ സ്വന്തമാക്കി. അന്ന വ്യസംസ്‌കിയുമായുള്ള ഗൊദ്ദാര്‍ദ്ദിന്റെ ദാമ്പത്യകാലത്തെ രാഷ്ട്രീയ വിപ്‌ളവങ്ങളെയും വ്യക്തിജീവിതത്തെയും സര്‍ഗാത്മകജീവിതത്തെയും ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ച് 2017ല്‍ മൈക്കല്‍ സസാനവിഷ്യസ് റീഡൗബ്ട്ടബിള്‍ എന്ന പേരില്‍ ഒരു ബയോപിക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അതിനെപ്പറ്റി യമണ്ടന്‍ മണ്ടത്തരമായിട്ടാണ് കഥാപുരുഷന്‍ വിശേഷിപ്പിച്ചതെന്നുമാത്രം. 1964ല്‍ ഭാര്യ അന്ന കരീനയുമൊത്ത് അനൗച്ക ഫിലിംസ് എന്ന പേരില്‍ സ്വന്തം നിര്‍മ്മാണസ്ഥാപനം രൂപീകരിച്ചു. ബാന്‍ഡ് ഓഫ് ഔട്ട്‌സൈഡേഴ്‌സ് തുടങ്ങിയ സിനിമകള്‍ ഈ ബാനറിലാണ് നിര്‍മ്മിച്ചത്. പില്‍ക്കാലത്ത് ജീവിതപങ്കാളിയായിത്തീര്‍ന്ന സ്വിസ് ചലച്ചിത്രകാരി ആന്‍ മാരി മെവില്ലെയുമായി ചേര്‍ന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ സോണിമേജ് എന്ന നിര്‍മ്മാണശാല രൂപീകരിച്ച ഗൊദ്ദാര്‍ദ്ദ് ആ ബാനറിലാണ് നമ്പര്‍ ടൂ അടക്കമുള്ള സിനിമകളും സിക്‌സ് ഫോ ഡ്യൂ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചത്. സര്‍ഗജീവിതത്തിന്റെ അവസാനപാദത്തില്‍ ഗൊദ്ദാര്‍ദ്ദിന്റെ കഥാസിനിമകളില്‍ ടെലിവിഷന്‍ ദൃശ്യസങ്കേതങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. സിനിമയുടെ ലോകത്ത് ബഹുമതികളുടെ പിറകെ ഒരിക്കലും പോകരുത് എന്ന നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിനു മുന്നില്‍ ബഹുമതികള്‍ വരിനില്‍ക്കുകയായിരുന്നു. 2002ല്‍ ബ്രിട്ടനിലെ ലോകപ്രസിദ്ധമായ ചലച്ചിത്രപ്രസിദ്ധീകരണം സൈറ്റ് ആന്‍ഡ് സൗണ്ട് ലോകത്തെ എക്കാലത്തെയും മികച്ച 10 ചലചലച്ചിത്രകാരന്മാരില്‍ ഒരാളായി ഗൊദ്ദാര്‍ദ്ദിനെ അടയാളപ്പെടുത്തി.1965ല്‍ ബെര്‍ളിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍ എന്നിവ ലഭിച്ചു. സര്‍ഗാത്മകജീവിതത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ഹോളിവുഡ് തന്നെ 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്‌കര്‍ പുരസ്‌കാരം കൊണ്ട് അദ്ദേഹത്തിനു മുന്നില്‍ ശിരസു കുമ്പിട്ടു. മലയാളികള്‍ക്ക് ഹര്‍ഷാതിരേകത്തിനുള്ള വകയെന്തെന്നാല്‍ കോവിഡ് മഹാമാരിക്കിടയിലും 2021ല്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി നല്‍കി നമുക്കദ്ദേഹത്തെ ആദരിക്കാനും നേരിട്ടല്ലെങ്കിലും ഓണ്‍ലൈനിലൂടെ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും സാധിച്ചു എന്നതുമാണ്. അന്ന് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് വീഡിയോ ചാറ്റിലൂടെ അദ്ദേഹം പങ്കുവച്ചതു മുഴുവന്‍ ഇനി സംവിധാനം ചെയ്യാനിരിക്കുന്ന തന്റെ മനസിലെ സിനിമകളെപ്പറ്റിയാണ്. ഒന്നിനുപിറകെ ഒന്നായി കൊളുത്തി വലിക്കുന്ന ചുരുട്ടുപോലെയായിരുന്നു അദ്ദേഹത്തിന് സിനിമ. അത് അദ്ദേഹത്തിന്റെ മനസില്‍ നിന്നുടലെടുക്കുന്നതായിരുന്നു. ഇതിഹാസം എന്നൊക്കെ എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന സിനിമാക്കാരനായിരുന്നു ഗൊദ്ദാര്‍ദ്ദ്. അതിലുമുപരി ഒരു പ്രസക്തി സിനിമയുടെ ചരിത്രത്തിലും ലോകചരിത്രത്തിലും ഗൊദ്ദാര്‍ദ്ദിനു മാത്രം സ്വന്തമായിട്ടുണ്ട്- അതായത് ഗൊദ്ദാര്‍ദ്ദ് ഉണ്ടാക്കിയതുപോലുള്ള സിനിമകള്‍ പിന്നീടാരും ഉണ്ടാക്കിയിട്ടില്ല, ചില അനുകരണങ്ങളല്ലാതെ. സമകാലികനായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ചലച്ചിത്രകാരന്മാര്‍ വരെ സമ്മതിക്കുന്ന ഈ വസ്തുത മതി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് എന്ന പ്രതിഭയുടെ അന്യാദൃശതയ്ക്ക് വാക്കുമൂലമായി. Posted by A.Chandrasekhar at 1:34 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: A Chandrasekhar Film Critic, epitaph, jean luc Goddard, jump cut, kalakaumudi Friday, September 16, 2022 മുഖ്യധാരാ ഇന്ത്യന്‍ സിനിമ; പുതിയ മുഖം പുതിയ ദര്‍ശനം article published in 2022 Onam Special of Prathichaya എ.ചന്ദ്രശേഖര്‍ അമാനുഷികവും യഥാതഥമല്ലാത്തതും ദൃശ്യവല്‍ക്കരിക്കാനുള്ള കഴിവാണ് സിനിമയെ സ്വപ്‌നവ്യാപാരമാക്കി മാറ്റിയത്. സാഹിത്യതാദി കലകളില്‍ അതീന്ദ്രിയത അനുവാചകഭാവനയെ മാത്രം അധിഷ്ഠിതമാക്കിയെങ്കില്‍ അവതരണകലകളില്‍ ഒരുപടികൂടി കടന്ന് അത് മുദ്രകളിലും ചുവടുകളിലും വര്‍ണനകളിലുമായി അമൂര്‍ത്തത കൈവരിച്ചു. ശില്‍പ/ചിത്രകലകളില്‍ മാത്രമാണ് മനുഷ്യന് അസാധ്യമായ കല്‍പനകള്‍ കുറച്ചെങ്കിലും മൂര്‍ത്തരൂപത്തില്‍ ആവിഷ്‌കൃതമായത്. അതാകട്ടെ, യഥാതഥമായിട്ടല്ല പകരം സൗന്ദര്യശാസ്ത്രപരമായ വിവിധ രൂപ/ഘടനാസങ്കേതങ്ങളുടെയും ആവിഷ്‌കാരസാധ്യതകളുടെയും അടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടുകയായിരുന്നു. തടിയിലും കല്ലിലും കൊത്തിയ ശില്‍പങ്ങളുടെ മാനങ്ങള്‍ക്കും (ഡൈമെന്‍ഷന്‍) വലിപ്പത്തിനും മുഴുപ്പിനും എന്തിന് അനുപാതത്തിനു (സ്‌കെയ്‌ലിങ്) പോലും വ്യത്യാസമുണ്ട്. വലിയ തലയും ചെറിയ ഉടലും അംഗങ്ങളുമുള്ള ശില്‍പകലാശൈലിയും മുഴുത്ത കണ്ണുകളും അവയവങ്ങളുമുള്ള ചുവര്‍ചിത്രശൈലിയും പോലെ തന്നെ യവന/അറബിക് ശൈലികള്‍ക്കും സമാനശൈലീഭേദങ്ങളുണ്ട്. ബൈബിള്‍ സന്ദര്‍ഭങ്ങള്‍ റോമിലെ പള്ളികളില്‍ വരച്ചുവച്ചിട്ടുള്ളതില്‍ ശരീരാനുപാതങ്ങള്‍ മനുഷ്യതുല്യമെങ്കിലും അവയ്ക്ക് ദൈവീകത നല്‍കുന്നത് അതീന്ദ്രിയതയുടെ മാനം നല്‍കിയിട്ടുള്ളതുകൊണ്ടാണല്ലോ. എന്നാല്‍ സിനിമയ്ക്ക് ഇതില്‍ ഏതു ശൈലിയില്‍ വേണമെങ്കിലും, എത്ര വിചിത്രവും വൈരുദ്ധ്യാത്മകവുമായ പരികല്‍പനകളെയും സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ദൃശ്യവല്‍ക്കരിക്കാനാവും. നിശബ്ദയുഗത്തില്‍ എ ട്രിപ് ടു ദ മൂണില്‍(1902) ജോര്‍ജ് മെലിയെ ലോകപ്രേക്ഷകനു ബോധ്യപ്പെടുത്തിത്തന്നത് സിനിമയുടെ ഈ അതീതയാഥാര്‍ത്ഥ്യ സാധ്യതയാണ്. എന്നാല്‍, മാധ്യമമെന്ന നിലയ്ക്ക് പക്വതയാര്‍ജ്ജിക്കെ സിനിമ മായികതയ്ക്കപ്പുറം ജീവിതത്തെ പച്ചയായി ആവിഷ്‌കരിക്കാനും അവനവന്റെ തന്നെ മനസിനുള്ളിലേക്ക് നോക്കാനുമുള്ള ദൃശ്യോപാധി എന്ന നിലയിലേക്ക് പരിവര്‍ത്തനപ്പെടുകയാണുണ്ടായത്. പ്രപഞ്ചാദ്ഭുതങ്ങളെ ആവിഷ്‌കരിക്കുന്ന അത്രതന്നെ കൗതുകേെത്താടെയും ഗൗരവത്തോടെയും മനുഷ്യമനസുകളുടെ ഉള്‍പ്രപഞ്ചത്തെ അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്മാര്‍ സിനിമയെ ഉപയോഗിച്ചു. അതോടെയാണ് സാഹിത്യത്തെപ്പോലും സിനിമ അതിന്റെ ജനകീയ സ്വാധീനത്താല്‍ മറികടക്കുന്നത്. എന്നിരുന്നാലും മൂലധനനിക്ഷേപത്തിന്റെയും സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയുടെയും പശ്ചാത്തലത്തില്‍ സിനിമ അപ്പോഴും വ്യവസ്ഥാപിത കലാരൂപങ്ങളില്‍ നിന്ന് വിഭിന്നമാര്‍ന്നു തന്നെ തുടര്‍ന്നു. സിനിമയുടെ ഈ സവിശേഷത കൊണ്ടുതന്നെ അതിന് കമ്പോള/വിപണിവിജയം എന്നത് അനിവാര്യവുമായി. ഈ അനിവാര്യതയാണ് സിനിമയെ മുഖ്യധാരയെന്നും അങ്ങനെയല്ലാത്തതെന്നുമുള്ള വിഭജനത്തില്‍ കൊണ്ടുച്ചെന്നെത്തിക്കുന്നത്. ലോകത്തെല്ലായിടത്തും മുഖ്യധാരാസിനിമ (മെയിന്‍സ്ട്രീം സിനിമ) എന്നത് കച്ചവടലാക്കോടെ പ്രദര്‍ശനവിജയം മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന കമ്പോളസിനിമകളാണ്. ബദല്‍(ആള്‍ട്ടര്‍നേറ്റീവ്) സിനിമ കല(ആര്‍ട്ട് ഹൗസ്്), സമാന്തരം (പാരലല്‍) തുടങഅങിയ പല പേരുകളിലാണ് അറിയപ്പെട്ടത്. കലാപാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കിലും വന്‍ മുതല്‍മുടക്കിന്റെയും സര്‍ഗപരമായ കൂട്ടായ്മയുടെയും ഫലമായി അവയും ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് കമ്പോളത്തെത്തന്നെയാണെന്നതാണ് വൈചിത്ര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടത്തെ മുഖ്യധാരയെന്നത് സ്വാഭാവികമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ വ്യവഹാരഭാഷയായി പ്രചാരത്തിലുള്ള ഹിന്ദിയെയാണ്. ഹോളിവുഡ്ഡിനെ അനുകരിച്ച് ബോളിവുഡ് എന്ന അപരനാമത്തില്‍ പതിറ്റാണ്ടുകളായി ലോകസിനിമയുടെ തന്നെ കിരീടാവകാശികളായി ബോളിവുഡ് സിനിമാവ്യവസായം ചോദ്യം ചെയ്യപ്പെടാതെ നിലകൊള്ളുകയാണ്. ബോളിവുഡ്ഡിന്റെ തരംഗപ്രതിഭാസങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഹോളിവുഡ്ഡിനെ സ്വാധീനിക്കുകയും, ഓസ്‌കറുകളില്‍ പ്രതിഫലിക്കുകയും ചെയ്്തതും നാം കണ്ടു. ഇന്ത്യന്‍ സിനിമയില്‍ മുതല്‍മുടക്കാത്ത ഒരൊറ്റ ഹോളിവുഡ് ചലച്ചിത്രനിര്‍മ്മാണ കോര്‍പറേറ്റുമില്ലെന്നതാണ് വാസ്തവം. ചെറിയ മുതല്‍മുടക്കില്‍ കൂടിയ ലാഭം എന്ന വസ്തുതയാണ് അവരെ അതിനു മോഹിപ്പിക്കുന്നത്. മുഖ്യധാരയില്‍ ഹിന്ദിസിനിമയ്ക്കുള്ള ഈ മേധാവിത്തത്തിന്, ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ എന്ന നിര്‍വചനത്തിന് പലകാലത്തും പല ഭാഷാസിനിമകളില്‍ നിന്നും ഭീഷണി നേരിട്ടിട്ടുണ്ട്. പ്രധാനമായും ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമുളള സിനിമകളാണ് ഹിന്ദിയുടെ പ്രാമാണ്യത്തിന് വെല്ലുവിളിയുയര്‍ത്തിയിട്ടുള്ളത്. അമ്പതുകളില്‍ റഷ്യയടക്കമുള്ള നാടുകളില്‍ ഇന്ത്യയുടെ രാജ് കപൂറും ദേവാനന്ദും മറ്റും ജൈത്രയാത്ര നടത്തിയിരുന്നപ്പോള്‍ത്തന്നെയാണ് സത്യജിത് റേ ബംഗാളില്‍ നിന്ന് സിനിമയുടെ യഥാര്‍ത്ഥ ഭാഷ സംസാരിച്ചുകൊണ്ട് ലോകസിനിമാഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഇരിപ്പിടമുണ്ടാക്കിത്തന്നത്. കമ്പോളവിജയത്തിന് മുഖ്യധാരാ ഇന്ത്യന്‍ സിനിമ മുന്നോട്ടുവച്ച ചേരുവകളൊക്കെത്തന്നെ പുറംകൈക്കു തട്ടിയകറ്റി സിനിമയുടെ അന്താരാഷ്ട്ര ഭാഷിയിലൂടെ സംവദിക്കാനാണ് പഥേര്‍ പാഞ്ചലിയിലൂടെ സത്യജിത് റേ ശ്രമിച്ചത്. റേയെ പ്രചോദനമാക്കിക്കൊണ്ട് പിന്നീട് മലയാളത്തിലെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സംവിധായകര്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലോകനിലവാരത്തിലുള്ള സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് ഇന്ത്യന്‍സിനിമയ്ക്ക് പുതിയ മേല്‍വിലാസങ്ങളെഴുതിച്ചേര്‍ത്തു. അപ്പോഴും പക്ഷേ കമ്പോളമുഖ്യധാരയെന്നത് ബോംബേ കേന്ദ്രീകരിച്ച് ഹിന്ദി സിനിമ എന്ന നിലയ്ക്കു തന്നെ തുടരുകയാണുണ്ടായത്. മദ്രാസ് കേന്ദ്രീകൃതമായി ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളുടെ നിര്‍മ്മാണം തകൃതിയാവുകയും തമിഴ് തെലുങ്ക് കന്നട, മലയാളം എന്നീ ഭാഷകളില്‍ ധാരാളം സിനിമകളുണ്ടാവുകയും ചെയ്തപ്പോഴും അവയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത അപൂര്‍വം മാത്രമായി. എസ്.എസ് വാസനെയും എല്‍ വി പ്രസാദിനെയും രാമറാവുവിനെയും പോലുള്ള തെന്നിന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് റീമേക്കുകളിലൂടെ മാത്രമാണ് ഉത്തരേന്ത്യയില്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാനായത്. അതേസമയം, ഹിന്ദി സിനിമകള്‍ക്കാവട്ടെ, ഇംഗ്‌ളീഷ് സിനിമകള്‍ക്കൊപ്പം ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ സ്വീകാര്യത കിട്ടുകയും ചെയ്തു. ഇന്ത്യന്‍ ഭാഷകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് തമിഴായിട്ടുകൂടി ഇന്ത്യയില്‍ എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ഭാഷാ സിനിമ ഹിന്ദിയായിത്തന്നെ തുടരുകയായിരുന്നു.ഹിന്ദി താരങ്ങളെയും സാങ്കേതികവിദഗ്ധരെയും അതിശയിപ്പിക്കുന്ന പ്രതിഭകള്‍ മലയാളവും തമിഴുമടക്കമുള്ള ദക്ഷിണേഷ്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുകൂടി അവര്‍ക്ക് ഇന്ത്യയൊട്ടാകെ പൊതു സ്വീകാര്യത നേടിയെടുക്കാനാവാതെ വന്നതോര്‍ക്കുക. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രജനീകാന്തിനും ഇന്ത്യകണ്ട മഹാനടന്‍ എന്ന വിശേഷണത്തിന് നിസ്സംശയം അര്‍ഹതയുള്ള കമല്‍ഹാസനും സ്വന്തം ഭാഷവിട്ട് ഹിന്ദിയില്‍ തുടര്‍ച്ചയായി അഭിനയിക്കേണ്ടിവന്നു ഇന്ത്യന്‍ നടന്‍ എന്ന സ്വീകാര്യത ലഭിക്കാന്‍. എന്നിട്ടും അവരെ തമിഴ് നടന്മാര്‍ എന്നു വിവേചിച്ചു നിര്‍ത്താനാണ് ഇന്ത്യന്‍ സിനിമാവ്യവസായം ശ്രമിച്ചത്. അതേസമയം വൈജയന്തിമാലാ ബാലിയുടെയും വഹീദാറഹ്‌മാന്റെയും കാലം തൊട്ട് ഇന്നോളം നായികനടിമാരുടെ കാര്യത്തില്‍ ഈ കടുംപിടുത്തം ഉത്തരേന്ത്യന്‍ മുഖ്യധാരയ്ക്കുണ്ടായില്ലെന്നു മാത്രമല്ല എക്കാലത്തും ഹിന്ദി മുഖ്യധാരയിലെ കിരീടം വയ്ക്കാത്ത താരറാണിമാരില്‍ ഭൂരിപക്ഷവും തെന്നിന്ത്യക്കാരായിരുന്നു/ആണ് താനും. ഇന്ത്യ കണ്ട മികച്ച കച്ചവടമൂല്യമുള്ള സംവിധായകരായ രാംഗോപാല്‍ വര്‍മ്മയ്ക്കും പ്രിയദര്‍ശനും മണിരത്‌നത്തിനും ഒക്കെ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും വെല്ലുവിളി തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ നേരിടേണ്ടിവന്നത്. ഹിന്ദിയില്‍ സ്വതന്ത്രമായി/റീമേക്ക് സിനിമകള്‍ ചെയ്തതോടെയാണ് അവര്‍ക്ക് ബോളീവുഡില്‍ ഇരിപ്പിടം ലഭിച്ചത്.യുഗപ്രഭാവം എന്നു തന്നെ കരുതപ്പെടാവുന്ന സാക്ഷാല്‍ യേശുദാസിനെപ്പോലും സ്വീകരിക്കാത്ത ബോളീവുഡ്ഡില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ചിരഞ്ജീവിക്കും നാഗാര്‍ജുനയ്ക്കും ഒരുപരിധിക്കപ്പുറം സ്വാധീനമാവാന്‍ സാധിച്ചില്ലെങ്കില്‍ കാരണം മറ്റൊന്നല്ല. ഇന്ത്യന്‍ സിനിമയില്‍ ഹിന്ദി സിനിമയ്ക്കുള്ള ഈ കുത്തകാധിപത്യം ചോദ്യം ചെയ്യപ്പെടുന്നതും ഇളക്കം തട്ടുന്നതും സത്യത്തില്‍ സിനിമ സെല്ലുലോയ്ഡ് വിട്ട് ഡിജിറ്റലിലേക്ക് സാങ്കേതികമായി പരിവര്‍ത്തനപ്പെടുന്നതോടെയാണ്. ദക്ഷിണേന്ത്യയില്‍ നിന്നൊരു ചലച്ചിത്രപ്രവര്‍ത്തകന്‍ ദേശഭാഷാതിരുകള്‍ ഭേദിച്ച് അതിനും മുമ്പേ ഇന്ത്യയൊട്ടാകെ സ്വീകാര്യനായിട്ടുണ്ടെങ്കില്‍ അത് ലോകസംഗീതത്തില്‍ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വിപ്‌ളവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്ത എ.ആര്‍.റഹ്‌മാനിലൂടെയാണ്. അതിനു മുമ്പേ, സാങ്കേതികമായും പകരം വയ്ക്കാനില്ലാത്ത പ്രതിഭകൊണ്ടും ഒറ്റയ്ക്കും തെറ്റയ്ക്കും ചില ചലച്ചിത്രോദ്യമങ്ങള്‍ തെന്നിന്ത്യയില്‍ നിന്ന് അഖിലേന്ത്യാ ശ്രദ്ധയിലേക്കുയര്‍ന്നിട്ടുണ്ട്. നവോദയയുടെ ത്രിമാനചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ പോലുള്ള അത്തരം അപൂര്‍വനേട്ടം പോലും ഹിന്ദിയിലേക്കുള്ള മൊഴിമാറ്റ(ഡബ്ബിംഗ)ത്തിലൂടെയാണ് നേടിയെടുത്തത് എന്നോര്‍ക്കണം.എന്നാല്‍, സിനിമ ഡിജിറ്റല്‍വര്‍ക്കരിക്കപ്പെടുകയും വിവരസാങ്കേതികവിദ്യയുടെ വ്യാപനം ത്വരിതപ്പെടുകയും ചെയ്തതോടെ ചലച്ചിത്രനിര്‍മ്മാണത്തിലെന്നോണം പ്രദര്‍ശനത്തിലും കുത്തകകള്‍ ഒഴിവാകുകയും ഓണ്‍ലൈന്‍ വേദികളിലൂടെ ആര്‍ക്കും എവിടെയിരുന്നും ഏതു സിനിമയും കാണാമെന്നുമുള്ള അവസ്ഥവരികയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ സിനിമ ഉത്തരേന്ത്യന്‍ വിപണിയില്‍ ഗുണകരമായ മുന്നേറ്റം സാധ്യമാക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍, 2015ല്‍ ഹിന്ദിസിനിമയ്ക്ക് സങ്കല്‍പിക്കുക പോലും സാധ്യമാവാത്തവിധം, തെലുങ്കില്‍ നിന്ന് രാജമൗലി എന്നൊരു സംവിധായകന്‍ സൃഷ്ടിച്ച ബാഹുബലി എന്ന സമാനതകളില്ലാത്ത ദൃശ്യജാലമാണ് ഉത്തരേന്ത്യന്‍ കുത്തകയ്ക്കു മേല്‍ വെള്ളിടിയായത്. യുക്തിയുടെ അസഹ്യമായ തീവ്രതയില്‍ അഭിരമിക്കുന്ന സമാന്തര തലമുറയ്ക്കു മുന്നില്‍ ബാഹുബലി ചരിത്രത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ എല്ലാം പിന്തള്ളി മഹാവിജയം നേടിയത് ഹിന്ദി സിനിമയ്ക്ക് ഞെട്ടലായി.ശരാശരി വിട്ടിലാചാര്യ സിനിമയെ അസാധാരണമായ ഹോളിവുഡ് ഫോര്‍മാറ്റിലേക്ക് യുക്തിപൂര്‍വം ഇളക്കിപ്രതിഷ്ഠിക്കുന്നിടത്താണ് ബാഹുബലിയുടെ വിജയം. ആധുനിക സാങ്കേതികതയുടെ എല്ലാ സൗകര്യങ്ങളും കൈയാളിക്കൊണ്ട് ഒരിക്കലും ദഹിക്കാത്ത കാര്യങ്ങളെപ്പോലും സാധാരണമെന്നോണം അവതരിപ്പിക്കുകയാണ് രാജമൗലി ചെയ്തത്. ഇന്ത്യയില്‍ എന്നല്ല, ലോകമുണ്ടായ കാലം മുതല്‍ക്ക്, രാജ്യങ്ങളും സാമ്രാജ്യങ്ങളും സമ്രാട്ടുകളും ഉണ്ടായ കാലം മുതല്‍ക്ക് നടന്നുവന്നതും കേട്ടും കണ്ടും വന്നതുമായ കഥതന്നെയാണ് ബാഹുബലി. ഭൂമിക്കും പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള പടപ്പോരാട്ടങ്ങളും ചതിയും വഞ്ചനയും ത്യാഗവും സഹനവും പ്രതികാരവുമെല്ലാം ചേര്‍ന്ന രാജ്യതന്ത്രങ്ങളുടെയും കഥ. പക്ഷേ, ബാഹുബലി വ്യത്യസ്തമാവുന്നത്, അതില്‍ ഇത്തരം ചരിത്രങ്ങളുടെയെല്ലാം പ്രാതിനിധ്യമുണ്ടെന്നുള്ളതാണ്. രുചികളുടെ ഒറ്റപ്പെടലില്‍ മാറി നില്‍ക്കുന്ന പുളിശേരിയോ ഓലനെ പോലല്ലാതെ, രുചിസമഗ്രതയുടെ സമ്മേളനത്തിലൂടെയുണ്ടാവുന്ന അവിയലോ സാമ്പാറോ ആവുകയാണ് ബാഹുബലി. കാരണം അതില്‍ ലോകത്തുണ്ടായ അധിനിവേശങ്ങളുടെ, ചെറുത്തുനില്‍പ്പിന്റെ, വഞ്ചനയുടെ, പ്രതികാരത്തിന്റെ എല്ലാം ഘടകങ്ങളുണ്ട്. ഒരു ജനുസില്‍ മാത്രമായി തളച്ചുനിര്‍ത്തപ്പെടാത്തൊരു സിനിമയാകുക വഴിയാണ് ബാഹുബലി സാര്‍വലൗകികവും സാര്‍വജനീനവുമായിത്തീരുന്നത്. മൈക്രോവേവ് ഓവനും ഗ്യാസുമടക്കമുള്ള മേല്‍ത്തരം പാചകസാമഗ്രികളുടെ പിന്തുണയുറപ്പാക്കിയെന്നതാണ് അതില്‍ വെന്ത മസാലക്കൂട്ടിനെ അടിക്കുപിടിക്കാതെ രക്ഷിക്കുന്നത്. അദ്ഭുതദൃശ്യങ്ങള്‍ക്കൊപ്പം അത്യാവശ്യം സംഘര്‍ഷം, സംഘട്ടനം, സെക്സ്, പളപളപ്പന്‍ സെറ്റ്, ഡാന്‍സ്, പാട്ടുകള്‍ ഇവയെല്ലാം യഥോചിതം ചേര്‍്ന്നിരിക്കും. ബാഹുബലിയിലും ഈ പാചകവിധിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, അവയുടെ ടെക്സ്ചറിലാണ് അതു വേറിട്ടതായത്. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂന്നിയ ചില ചിന്തകള്‍ ഈ ചിത്രിത്തിന്റെ പിന്നിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെവിടെയെങ്കിലും എന്നൊരു ഭൂപരിധി മാത്രം സൂചകമായിക്കൊണ്ട് ഇന്ത്യന്‍ വാസ്തുരൂപത്തില്‍ ഒരു രാജധാനി സൃഷ്ടിക്കപ്പെടുന്നത്. ഹോളിവുഡ് കാണിക്കുന്നതെന്തും ആധികാരികം എന്നൊരു അക്കാദമിക മിഥ്യയുണ്ട്. അതുകൊണ്ടാണ് സ്പില്‍ബര്‍ഗും ജോര്‍ജ് ലൂക്കാസും സ്റ്റാന്‍ലി ക്യൂബ്രിക്കുമൊക്കെ ഇതിഹാസങ്ങളായി ആഘോഷിക്ക പ്പെടുന്നത്. ഈ സാങ്കേതിക ആധികാരികതയെയാണ് അവരുടെ തന്നെ ഛന്ദസും ചമത്കാരവും ഉപയോഗിച്ച് രാജമൗലി മറികടന്നത്. ഇതേ സാങ്കേതികതയുടെ പിന്‍ബലമുണ്ടായിട്ടും ശങ്കറിന്റെ യന്തിരന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമ തനി ഡപ്പാംകൂത്ത് ദൃശ്യസമീപനം കൈക്കൊണ്ടപ്പോള്‍, ബാഹുബലി വേറിട്ടതായത് പ്രത്യക്ഷത്തില്‍ മിതത്വം എന്നു തോന്നിപ്പിക്കുന്ന ഹോളിവുഡിന്റെ ദൃശ്യയുക്തി പിന്‍പറ്റിയതുകൊണ്ടാണ്. അമിതവണ്ണവും കുടവയറും ദുര്‍മേദസുമുള്ള ദക്ഷിണേന്ത്യന്‍ പുരുഷസങ്കല്‍പങ്ങളില്‍ നിന്നു വിഭിന്നമായി സിക്സ് പാക്കും എയിറ്റ്പാക്കുമുള്ള നായകനെയും വില്ലനെയും അവതരിപ്പിക്കുന്നിടത്തുതുടങ്ങുന്നതാണിത്. ചുരുക്കിപ്പറഞ്ഞാല്‍, സ്വാഭാവികതയെ അതിശയോക്തിയാക്കുന്ന വിട്ടിലാചാര്യ ചേരുവകളെത്തന്നെ, ന്യൂനോക്തിയിലൂടെ സാധാരണമാക്കുന്ന റീ പാക്കേജിംഗ് ആണ് ബാഹുബലിയില്‍ സംഭവിച്ചത്. ബാഹുബലി നേടിയ വിജയം ഒറ്റയടിക്ക് ചിത്രീകരിച്ച്, ഒടുക്കം ആദ്യവും തുടക്കം രണ്ടാമതുമായി രണ്ടുസിനിമാ ഭാഗങ്ങളായി അവതരിപ്പിച്ച ബ്രില്ല്യന്‍സിലായിരുന്നു. ഇന്ത്യന്‍ സിനിമയെ ചലച്ചിത്രബാഹ്യമായി കൂടി കമ്പോളവല്‍ക്കരിക്കുന്നതില്‍ (മെര്‍ക്കന്‍ഡൈസ്) ബാഹുബലി വിജയിച്ചു.ബാഹുബലി-2 നായി ഹിന്ദിഭാഷാമേഖലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവസ്ഥവന്നു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നടക്കുന്നതെന്ത് എന്ന സാകൂതം കണ്ണുതുറുന്നു നോക്കാനും നിരീക്ഷിക്കാനും സഗൗരവം പഠിക്കാനും അത് ഉത്തരേന്ത്യന്‍ ചലച്ചിത്രനിര്‍മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയൊട്ടാകെ ഒരു പോലെ സ്വീകരിക്കപ്പെട്ട ആദ്യ ഹിന്ദി ഇതര ചലച്ചിത്രമെന്ന ബഹുമതി ബാഹുബലിക്കു സ്വന്തമായി. ചരിത്രപശ്ചാത്തലവും വലിയ ക്യാന്‍വാസുമടങ്ങുന്ന ബാഹ്യസ്വരൂപമാണ് ബാഹുബലിയുടെ പാന്‍-ഇന്ത്യന്‍ സ്വീകാര്യതയ്ക്കു പിന്നില്‍ എന്നു ധരിച്ചുവശായ ബോളിവുഡ്, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൃഥ്വിരാജ് ചൗഹാന്‍ പോലുള്ള ബിഗ് ബജറ്റ് താരചിത്രങ്ങള്‍ നിലം തൊടാതെ പരാജയങ്ങളേറ്റുവാങ്ങി. അപ്പോഴേക്ക് ഒന്നിനു പിറകെ ഒന്നായി കന്നടയില്‍ നിന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് രണ്ടുഭാഗങ്ങള്‍(2018, 2022), തെലുങ്കില്‍ നിന്നു തന്നെ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ-1(2022), രാജമൗലിയുടെ ആര്‍ ആര്‍ ആര്‍, തമിഴില്‍ നിന്ന് കമല്‍ഹാസന്റെ വിക്രം തുടങ്ങിയ സിനിമകള്‍ ബാഹുബലിയുടെ വഴിയേ മുഴുവന്‍ ഇന്ത്യയെയും ഒറ്റവിപണിയാക്കിമാറ്റി സമാനതകളില്ലാത്ത വിജയം കൊയ്‌തെടുത്തു. തങ്ങളാണ് ഇന്ത്യന്‍ സിനിമ എന്നഹങ്കരിച്ചിരുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമവകാശപ്പെടുന്ന ബോളിവുഡ് സ്റ്റുഡിയോകളില്‍ പലതിനും അതതുമേഖലകളില്‍ ഈ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ വിതരണത്തിനു വേണ്ടി സഹകരിക്കേണ്ടിവരെ വന്നു. ലോകത്തെ മുഴുവന്‍ വീടകങ്ങളിലേക്കു ചുരുക്കിയ കോവിഡ് മഹാമാരിക്കാലം ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈ പാന്‍-ഇന്ത്യന്‍ ദിഗ് വിജയത്തിന് രാസത്വരകമായി എന്നതാണ് വസ്തുത.ഒ.ടി.ടികളില്‍ സ്വന്തം ഭാഷയിലോ ഇംഗ്‌ളീഷ് ഉപശീര്‍ഷകങ്ങളിലോ ലഭ്യമായ മലയാളമടക്കമുള്ള മുഖ്യധാരാ സിനിമകള്‍ കാണാനിടയായ ഹിന്ദി താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും തങ്ങള്‍ക്കെന്താണ് ഇതുവരെ അന്യമായിരുന്നത് എന്ന തിരിച്ചറിവും ബോധവുമുണ്ടാകാന്‍ ആ കാലം ഉപകരിച്ചു.സമാന്തരമായി ദേശീയ അവാര്‍ഡ് പ്രഖ്യാപനവേദികളില്‍ മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളും സിനിമാപ്രവര്‍ത്തകരും എണ്ണത്തിലും വണ്ണത്തിലും ജ്വലിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. സ്വാഭാവികമായി ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ എന്ന സമവാക്യത്തിനും മെല്ലെ ഇളക്കം തട്ടുകയാണ്. തെലുങ്കും തമിഴും കന്നടയും തമിഴുമടങ്ങുന്ന ബഹുഭാഷാ സിനിമകളഉടെ സാംസ്‌കാരിക ദൃശ്യവൈവിദ്ധ്യം കൂടി അടങ്ങുന്നതാണ് ഇന്ത്യന്‍ മുഖ്യധാര എന്ന നിലപാട്് ബോളിവുഡ്ഡിന് ഇനി ഉള്‍ക്കൊള്ളാതെ തരമില്ല. പ്രമേയത്തിലും അവതരണത്തിലും ദക്ഷിണേന്ത്യന്‍ സിനിമയെ അനുകരിക്കുകയോ അനുസ്മരിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോള്‍ ഹിന്ദി സിനിമ. കങ്കണ റണൗതിന്റെ ധാക്കട് (2022) കണ്ടാല്‍ മതി കെ.ജി.എഫ് എത്രമാത്രം ബോളീവുഡ്ഡിനെ സ്വാധീനിച്ചു എന്നു മനസിലാക്കാന്‍. പണ്ട് മൈഡിയര്‍ കുട്ടിച്ചാത്തന്‍ പുറത്തിറങ്ങിയപ്പോള്‍, ഇതാണോ ത്രീഡി സിനിമ?, യഥാര്‍ത്ഥ ത്രീഡി സിനിമ എന്തെന്ന് ഞങ്ങള്‍ കാണിച്ചുതരാം എന്ന വെല്ലുവിളിയുമായി ഷോലെയുടെ പാരമ്പര്യത്തില്‍ നിന്നു വന്ന രാജ് എന്‍ സിപ്പി ജാക്കി ഷ്രോഫിനെ നായകനാക്കി നിര്‍മ്മിച്ച ശിവ ക ഇന്‍സാഫിന് സംഭവിച്ചതിനു സമാനമായി വിപണിയില്‍ എട്ടുനിലയില്‍ പൊട്ടി നിര്‍മ്മാതാവിന്റെ നട്ടെല്ലുതകര്‍ക്കുകയായിരുന്നു ധാക്കട്. ഭാവനാദാരിദ്ര്യവും ചിന്താപാപ്പരത്തവും മറികടക്കാനാവാതെ, തങ്ങള്‍ക്കൊരു ബാഹുബലി സൃഷ്ടിക്കാനാവുന്നില്ലല്ലോ, അല്ലെങ്കില്‍ ഒരു കെ.ജി.എഫ് നിര്‍മ്മിക്കാനാവുന്നില്ലല്ലോ എന്ന അന്ധാളിപ്പില്‍ നിന്നു പുറത്തുകടക്കാനാവാതെ ഉഴറുകയാണിന്ന് ഹിന്ദി സിനിമ. Posted by A.Chandrasekhar at 7:02 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: A Chandrasekhar Film Critic, Baahubali movie, KGF movie, Pan Indian identity of South Indian Cinema, Prathichaya Onam special 2022, Pushpa Movie, Why South Indian Cinema have edge over North Indian Cinema കരിഞ്ഞുണങ്ങുന്ന നവഭാവുകത്വം article published in the 10th onam special of Kalapoornna. ഒ.ടി.ടി കാലത്ത് മലയാള സിനിമ നേരിടുന്ന ഭാവനാപ്രതിസന്ധിയെക്കുറിച്ച്. എ.ചന്ദ്രശേഖര്‍ ആറു മാസത്തിനിടെ പുറത്തിറങ്ങിയത് 77 ചിത്രങ്ങള്‍. അവയില്‍ ഹിറ്റായത് 7 ചിത്രങ്ങള്‍. മുടക്കുമുതല്‍ തിരികെക്കിട്ടാതെ പോയത് 70 ചിത്രങ്ങള്‍. ഇനി തീയറ്ററിലിറങ്ങാത്ത ചിത്രങ്ങള്‍ മുന്‍കൂട്ടി വാങ്ങില്ലെന്ന തീരുമാനവുമായി ഒ.ടി.ടി. കമ്പനികള്‍. ഇത് മലയാള സിനിമയുടെ സമകാലിക കമ്പോളാവസ്ഥ. വ്യവസായമെന്ന നിലയ്ക്ക് ഇതില്‍പ്പരമൊരു തിരിച്ചടി ഇതിനു മുമ്പൊരിക്കലും മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ദുരവസ്ഥയുടെ വ്യാപ്തി മനസിലാവുക. ഇതിലും ആശങ്കാകുലമാണ് മലയാളസിനിമയിലെ ഉള്ളടക്കത്തിന്റെ അവസ്ഥ. ഇതര ആവിഷ്‌കാരരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയ്ക്ക് അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ കാണാം. ഒന്ന് ആത്യന്തികമായി അത് ഒരാളുടേതു മാത്രമായ ഉല്‍പ്പന്നമല്ല. കലാകാരന്മാരുടെയും സാങ്കേതികവിദ്യയുടെയും കൂട്ടായ്മയില്‍ നിന്നുണ്ടാവുന്നതാണ് സിനിമ. രണ്ടാമതായി അതില്‍ മൂലധനനിക്ഷേപത്തിന്റേതായൊരു ഘടകമുണ്ട്. മുതല്‍മുടക്കുന്നവനും സ്രഷ്ടാവും വെവ്വേറെ എന്നൊരവസ്ഥയുണ്ട്. ഇതൊക്കെയാണെങ്കിലും ലോകമെമ്പാടും സിനിമ അറിയപ്പെടുന്നത് പ്രധാനമായി മൂന്നുതരം ആളുകളുടെ പേരില്‍ മാത്രമാണ്. അടിസ്ഥാനപരമായി സംവിധായകന്റെയും രണ്ടാമതായി നിര്‍മ്മാതാവിന്റെയും. ഇവര്‍ക്കുപോലുമില്ലാത്തവിധം ആഴത്തിലും പരപ്പിലും അതില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളുടെ പേരിലും. അങ്ങനെയാണ് സിനിമ അറിയപ്പെട്ടുവന്നിട്ടുള്ളത്; അതിന്റെ വ്യക്തിത്വവും അസ്തിത്വവും നിര്‍ണിയിച്ചിട്ടുള്ളതും. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഘടകങ്ങള്‍ സിനിമയുടെ വാണിജ്യപരവും കമ്പോളപരവുമായ താല്‍പര്യങ്ങളെയാണ് ലാക്കാക്കിയതെങ്കില്‍ സംവിധായകന്‍ ആരെന്നത് കര്‍തൃത്വത്തെ നിര്‍ണിക്കുന്നതായി. കര്‍തൃത്വ സിദ്ധാന്തം സിനിമയുടെ ലാവണ്യ-കലാ ചിന്തകളില്‍ ഉരുത്തിരിഞ്ഞുവരുന്നതും അത്തരം വിമര്‍ശനപദ്ധതികളില്‍ സിനിമകള്‍ ചര്‍ച്ചചെയ്യപ്പെട്ടതും സംവിധായകന്റെ പേരിലാണ്. സമകാലിക മലയാള നവസിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഈ മൂന്നു തരത്തിലും തലത്തിലും അവ ലക്ഷ്യം കാണുന്നില്ല എന്നതാണ്. എല്ലാക്കാലത്തും കമ്പോള മുഖ്യധാരാസിനിമയെ സ്വാധീനിച്ചു പോന്നിട്ടുള്ളത് തരംഗങ്ങളാണ്. എണ്‍പതുകളുടെ അന്ത്യപാദത്തില്‍ മലയാള സിനിമ നേരിട്ട രണ്ടു തരംഗങ്ങള്‍ മമ്മൂട്ടി-പെട്ടി-കുട്ടി കുടുംബസിനിമകളുടേതും അതിനു പിന്നാലെ തൊണ്ണൂറുകളോട ഉയര്‍ന്നുവന്ന ഷക്കീല രതിചിത്രങ്ങളുടെയും തരംഗങ്ങളാണ്. ഒരു സിനിമ വിജയിച്ചാല്‍ അതേ ജനുസില്‍ അതിന്റെ ചേരുവകളെ തിരിച്ചും മറിച്ചുമിട്ട് ആവിഷ്‌കാരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ പിടച്ചുവിട്ട് ചുളുവില്‍ വിജയമാവര്‍ത്തിക്കുക എന്ന ആര്‍ത്തിയുടെ മാത്രം പരിണതിയാണ് തരംഗങ്ങള്‍ക്കുപിന്നില്‍. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നതാണവിടെ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ആര്‍ത്തിയെങ്കില്‍ മറ്റാരോ വെട്ടിത്തെളിച്ച പാതയില്‍ ഓസിന് സര്‍ഗവിജയം കൈവരിക്കുക എന്നതാണ് രചയിതാക്കളുടെ ആര്‍ത്തി. ഇത്തരം ആര്‍ത്തികളില്‍ ആവര്‍ത്തിക്കപ്പെട്ടതാണ് ദേവാസുരത്തെ പിന്തുടര്‍ന്നു വന്ന അതിമാനുഷ നായകകേന്ദ്രീകൃത സിനിമകളുടെയും രാജാവിന്റെ മകനെ തുടര്‍ന്നുവന്ന അധോലോക ആക്ഷന്‍ ത്രില്ലറുകളുടെയും തരംഗം. അതുകഴിഞ്ഞപ്പോള്‍ ഒരുകാലത്ത് പരഹാസത്തോടെ മലയാളി പുച്ഛിച്ചിരുന്ന തമിഴ് തെലുങ്ക് ഡപ്പാംകൂത്തും വര്‍ണ്ണച്ചേരുവകളുമുള്ള ഭാഷയും സ്വത്വവും തിരിയാത്ത സിനിമകളുടെ മലവെള്ളപ്പാച്ചിലായി. ഈ തരംഗങ്ങളെല്ലാം തന്നെ കുറേയേറെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മടുത്തു പ്രേക്ഷകര്‍ പുറംകൈക്ക് തള്ളുന്നതോടെ, എട്ടുനിലക്കമ്പം പൊട്ടിവീഴുന്നതുപോലെ തകര്‍ന്നു നിലംപരിശാവകയും സിനിമ സാമ്പത്തികവും സര്‍ഗപരവുമായ പുതിയ പ്രതിസന്ധിയിലെത്തിച്ചേരുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു പ്രതിസന്ധിയുടെ ഇടവേളയ്ക്കു ശേഷമാണ് നവഭാവുകത്വം എന്നും ന്യൂ ജനറേഷന്‍ എന്നുമുള്ള വിവക്ഷകളാല്‍ നിര്‍വചിക്കപ്പെട്ട സിനിമകളുടെ തരംഗം വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. വാസ്തവത്തില്‍ എണ്‍പതുകളില്‍ ഭരതന്‍-പദ്മരാജന്‍-കെ ജി ജോര്‍ജ് തുടങ്ങിയവര്‍ പിന്തുടര്‍ന്നു പോന്ന തരം ചലച്ചിത്രഭാഷയുടെ കുറേക്കൂടി സാങ്കേതികത്തികവോടുകൂടിയ ആവിഷ്‌കാരങ്ങള്‍ തന്നെയാണവ എന്നതാണ് അനിഷേധ്യമായ വസ്തുത. ശ്യാമപ്രസാദിന്റെ ഋതുവും രാജേഷ്പിള്ളയുടെ പാസഞ്ചറും സമീര്‍ താഹിറിന്റെ ചാപ്പ കുരിശും ചേര്‍ന്നു പരിചയപ്പെടുത്തിയ മള്‍ട്ടീപ്‌ളക്‌സ് സിനിമകളുടെ ജനുസിന് സമാന്തരമായിട്ടാണ് രാജീവ് രവിയും ദിലീഷ് പോത്തനും മറ്റും സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് പച്ചയായ ചില ഏടുകള്‍ പറിച്ചുവച്ചതുപോലെ, അഥവാ സാധാരണജീവിതങ്ങളിലേക്ക് ഒളിക്യാമറ തുറന്നുപിടിച്ചതുപോലെ എല്ലാമുളള സിനിമകളുമായി മന്നോട്ടുവരുന്നത്. താരവ്യവസ്ഥയ്ക്കും കാല്‍പനകിതയ്ക്കും തെല്ലും വില കല്‍പ്പിക്കാത്ത യഥാതഥ ദൃശ്യസമീപനത്തിന്റെ പാരമ്യതയിലേക്കാണ് അതു മലയാള സിനിമയെ കൊണ്ടുചെന്നെത്തിച്ചത്. ദേശീയ അവാര്‍ഡ് ജൂറിയധ്യക്ഷന്‍ ശേഖര്‍കപൂര്‍ പരസ്യമായ ശ്‌ളാഘിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതി നേടിയ മഹേഷിന്റെ പ്രതികാരം, മാമൂല്‍ സങ്കല്‍പങ്ങളെ കാറ്റില്‍പ്പറത്തിയ അന്നയും റസൂലും തുടങ്ങിയ സിനിമകളൊക്കെ ഇത്തരത്തില്‍ കലാപരമായ മികവു കാത്തുസൂക്ഷിച്ചപ്പോഴും മികച്ച കമ്പോള വിജയമാവുകയും പ്രേക്ഷകരുടെ ആസ്വാദനബോധത്തെ പരിധിയില്‍ക്കവിഞ്ഞ് മാറ്റിമറിക്കുകയുമൊക്കെ ചെയ്ത സിനിമകളാണ്. ഒരുകാലത്ത് മലയാള സിനിമയെ നോക്കി വെള്ളമൂറിയിരുന്ന തമിഴ് തെലുങ്ക് ഹിന്ദി സിനിമാക്കാര്‍ വീണ്ടും മലയാളത്തെ നോക്കി സിനിമ പഠിക്കുന്ന അവ്സ്ഥയായി. ചെറിയ സിനിമകളുടെ പോലും അവകാശം വന്‍ തുകയ്ക്കാണ് മറ്റുഭാഷകളിലേക്കു വിറ്റുപോയത്. കമ്പോള മുഖ്യധാരയില്‍ പോലും ചരിത്രം സൃഷ്ടിച്ച ദൃശ്യം,ദൃശ്യം രണ്ട് പോലുള്ള വഴിമാറിനടക്കലുകള്‍ക്ക് മലയാളസിനിമ ചങ്കൂറ്റം കാട്ടി. അതിനിടെയിലാണ് കോവിഡ് മഹാമാരിയുടെ ആക്രമണം. ലോകമൊട്ടാകെ വീടകങ്ങളിലേക്ക് ഒതുങ്ങിക്കൂടുകയും വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ വ്യവഹാരങ്ങളും ഓണ്‍ലൈന്‍ മോഡിലേക്ക് ചുരുങ്ങുകയും ചെയ്ത കാലത്താണ് മലയാളി ഓണ്‍ലൈന്‍ വിനോദോപാധി എന്ന നിലയ്ക്ക് ഓവര്‍ ദ് ടോപ്പ് എന്ന വിചിത്ര നാമവാഹിയായ ഒ.ടി.ടി. ദൃശ്യമഹാ കമ്പോളങ്ങളുടെ വലയില്‍ കുടുങ്ങുന്നത്. ആവശ്യമുള്ളതും അല്ലാത്തതുമായ, പലപ്പോഴും അനാവശ്യം തന്നെയായ നിത്യോപയോഗ സാമഗ്രികളുടെ ബൃഹദ് ശേഖരിണികളായ ഹൈപ്പര്‍ മാളുകള്‍ക്കു സമാനമായ ദൃശ്യ ശേഖരിണികളാണ് ഒ.ടി.ടി.കള്‍. അവിടെ സിനിമ, സീരിയല്‍, ടിവി പരിപാടികള്‍, ഗെയിമുകള്‍ തുടങ്ങിയവയെല്ലാം കാല-ദേശ-ഭാഷാ ഭേദമെന്യേ ഏതു സമയത്തും ലഭ്യമാകുന്നു. പഴയതിനോടൊപ്പം ഏറ്റവും പുതിയ സിനിമയും സിനിമയ്ക്കപ്പുറം മിഴിവുള്ള വെബ് പരമ്പരകളും സെന്‍സര്‍ പോലുള്ള ദൃശ്യപരമായ വിലക്കുകളില്ലാതെ അഭംഗുരം അനായാസം ലഭ്യമാകുന്ന സാഹചര്യം മലയാളിയെയും ബിഞ്ച് വാച്ചിങ്ങിന് (ഇടതടവില്ലാത്ത തുടര്‍ച്ചയായുള്ള കാഴ്ച) അടിമകളാക്കിയെന്നതാണ് പരമാര്‍ത്ഥം. ഒ.ടി.ടി.കള്‍ മലയാളംപോലുള്ള സിനിമാവ്യവസായത്തെ സ്വാധീനിച്ചത് രണ്ടുവിധത്തിലാണ്. 1. ആഗോളതലത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നത് ചലച്ചിത്രമേളകളുടെ പരിമിത പങ്കാളിത്തത്തിനുപരി സാധാരണക്കാര്‍ക്കും അറിയാനുള്ള സാധ്യത തുറന്നുകൊടുത്തു. 2. ഒ.ടി.ടികളില്‍ വിജയം വരിച്ച തരം ദൃശ്യാഖ്യാനങ്ങളിലേക്ക് നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ചഭിനയിച്ച കുറുപ്പ് പോലുള്ള സിനിമ സ്വീകരിച്ച ദൃശ്യസങ്കല്‍പം/ആഖ്യാനസമീപനം നാര്‍ക്കോസ് പോലെ ലോക ഹിറ്റായ ഒടിടി വെബ് പരമ്പരയാണ് എന്ന സ്രഷ്ടാക്കളുടെ ഏറ്റുപറച്ചില്‍ ഇതിനു തെളിവാണ്. മണിഹെയ്സ്റ്റ് പോലുളള സാമ്പത്തിക ക്രൈം പരമ്പരകളും ഡാര്‍ക്ക് സൈക്കോളജിക്കല്‍ ത്രില്ലറുകളുമെല്ലാം നമ്മുടെ പുതുതലമുറ ചലച്ചിത്രകാരന്മാരെ പരിധിയില്ലാതെ സ്വാധീനിച്ചതിന് കഴിഞ്ഞ രണ്ടുവര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ കണ്ടുനോക്കിയാല്‍ മാത്രം മതി. ഈ പ്രചോദനം/പ്രേരണ കാമ്പില്ലാത്ത അനുകരണമോ, ഉള്‍ക്കനമില്ലാത്ത കാമ്പിനെ പൊതിഞ്ഞുകെട്ടാനുള്ള പകിട്ടാര്‍ന്ന ആവരണക്കടലാസോ മാത്രമായിത്തീര്‍ന്നതാണ് തുടരെത്തുടരെ പുറത്തിറങ്ങിയ അസംഖ്യം സിനിമകളില്‍ നല്ലൊരുശതമാനവും തകര്‍ന്നടിഞ്ഞ് മലയാള സിനിമ വീണ്ടും ഒരു പ്രതിസന്ധിയുടെ ദശാസന്ധിയില്‍ വന്നു നില്‍ക്കാന്‍ കാരണം. അടുത്ത കാലത്തിറങ്ങിയ പത്താംവളവ്, സല്യൂട്ട്, നാരദന്‍, ട്വല്‍ഫ്ത് മാന്‍, പത്രോസിന്റെ പടപ്പുകള്‍, ആറാട്ട്, ഇന്നലെ വരെ, ലളിതം സുന്ദരം, ഉപചാരപൂര്‍വം ഗുണ്ട ജയന്‍, ജാക്ക് ആന്‍ഡ് ജില്‍, അവിയല്‍, രണ്ട്, മേപ്പടിയാന്‍, ഭൂതകാലം, അര്‍ച്ചന 31 നോട്ടൗട്ട്, മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്, വെയില്‍, അന്താക്ഷരി, ഉടല്‍, കുറ്റവും ശിക്ഷയും തുടങ്ങിയ സിനിമകള്‍ പരിശോധിക്കുക. ഇവയില്‍ ചിലത് ഒടിടിയില്‍ മാത്രമായി പുറത്തിറങ്ങിയതും ചിലത് തീയറ്ററിലിറങ്ങിയയുടന്‍ രണ്ടാം ലോക്ക്ഡൗണ്‍ വന്നതോടെ ഒടിടിയിലേക്ക് ചേക്കേറിയതോ, പരാജയം രുചിച്ച് ഒടിടിയിലെത്തിയതോ ആണ്. ആറാട്ടു പോലൊരു താരസിനിമയുടെ ദുര്‍വിധി മാറിയ കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ വിട്ടുപോയ രചയിതാക്കളുടെ പാളിച്ചയാണെന്നു പറയാം. എന്നാല്‍, സല്യൂട്ട്, പത്താംവളവ്, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളുടെയും ഉപചാരപൂര്‍വം ഗുണ്ടാജയന്‍, പത്രോസിന്റെ പടപ്പുകള്‍, അര്‍ച്ചന നോട്ടൗട്ട, രണ്ട് പോലുള്ള ചിത്രങ്ങളുടെയും പരാജയം വീണ്ടുവിചാരങ്ങള്‍ക്കും ആത്മപരിശോധനയ്ക്കും പ്രേരണയാകേണ്ടതുണ്ട്. പുതുതലമുറസിനിമകളുടെ ദൃശ്യവ്യാകരണസവിശേഷതകളൊക്കെ പാലിച്ച സിനിമകള്‍ തന്നെയാണിവ. എന്നിട്ടും പ്രദര്‍ശനവിജയത്തിലും സ്വീകാര്യതയിലും എന്തുകൊണ്ടിവ പിന്തള്ളപ്പെട്ടു? സംസ്ഥാന-ദേശീയ ബഹുമതികള്‍ വാരിക്കൂട്ടി രചയിതാക്കളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ദൃശ്യഘടനയില്‍ വളരെ ചെറിയ വ്യത്യാസങ്ങളോടെ തുന്നിപ്പിടിപ്പിച്ച ദൃശ്യാവതരണങ്ങളായ ഉപചാരപൂര്‍വം ഗുണ്ടാജയന്‍, അര്‍ച്ചന 31 നോട്ടൗട്ട് എന്നീ സിനിമകളെ മാത്രം പരിശോധിച്ചാല്‍ ഇതിനുള്ള കാരണം തിരിച്ചറിയാനാവും. ഷെയ്ക്‌സ്പീയറുടെ ട്രാജഡികളുടെയും കോമഡി ഓഫ് എറേഴ്‌സിന്റെയും കോമഡികളുടെയുമൊക്കെ പൊതുജനുസ് ഒന്നുതന്നെയായിരുന്നു. പക്ഷേ, അതിന്റെ പുറംപാളിക്കപ്പുറം അദ്ദേഹം ആവിഷ്‌കരിച്ച ഉള്ളടക്കം കലാതീതവും സാര്‍വദേശീയവുമായ കാമ്പുള്ളതായിരുന്നു. എന്നാല്‍ എ സമം ബി എന്നൊരു ഫോര്‍മുലയെ എയുടെയും ബിയുടെയും ചെറിയ അക്ഷരങ്ങള്‍ കൊണ്ട് (സ്‌മോള്‍ ലെറ്റേഴ്‌സ്) മാറ്റിയെഴുതിയാല്‍ സൂത്രവാക്യം മാറുമോ? ഇതാണ്, സമകാലിക നവധാരയിലെ പരാജയപ്പെടുന്ന സിനിമകളുടെ ദുര്യോഗം. പ്രതിഭാധരനരായ ചലച്ചിത്രകാരന്മാര്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള രൂപഘടന അവതരിപ്പിക്കുകയും അത് വന്‍ വിജയമാവുകയും ചെയ്യുമ്പോള്‍ ഉള്ളടക്കത്തിന്റെ കനം തിരിച്ചറിയാതെ രൂപമാതൃകയില്‍ ഭ്രമിക്കപ്പെട്ട് രചനകള്‍ പടച്ചുവിടുന്നവരാണ് ഇവിടെ കുറ്റക്കാര്‍. സാഹിത്യത്തിലെന്നോണം നവസിനിമയ്ക്കും ആദിമദ്ധ്യാന്തപ്പൊരുത്തമൊക്കെ പഴങ്കഥ മാത്രമാണ്. ഓപ്പണ്‍ എന്‍ഡിങിന്റെ ലാവണ്യസവിശേഷതയൊക്കെ കണ്ടറിയാനും ആസ്വദിക്കാനുമുള്ള പരിപാകം വന്ന പ്രേക്ഷകരും ഇവിടെയുണ്ട്. എന്നിട്ടും, കുറ്റവും ശിക്ഷയും പോലൊരു സിനിമയില്‍ ലബ്ധപ്രതിഷ്ഠനായ രാജീവ് രവി പോലും നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിക്കുന്ന നീന്തലറിയാത്തവനെപ്പോലെയായിപ്പോയത് എന്തുകൊണ്ടാവാം?തീര്‍ന്നില്ല, പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധിക്കപ്പെട്ട മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ടിനോട് ചെറുതല്ലാത്ത താരതമ്യമുണ്ടാകുംവിധം അതിന്റെ ദൃശ്യപരിചരണം എത്തിച്ചേര്‍ന്നത് എന്തുകൊണ്ടാവാം? കേശു ഈ വീടിന്റെ നാഥന്‍, അനുഗ്രഹീതന്‍ ആന്റണി എന്നീ സിനിമകളിലെ ലോട്ടറി കളഞ്ഞുപോകുന്ന ഭാഗ്യവാന്റെ ഇതിവൃത്തത്തിന്റെ സാമ്യം ആലോചിക്കുക. ഇക്കാര്യത്തില്‍ പരിമിതവിഭവന്മാരോ അല്‍പപ്രതിഭകളോ ആയ ചലച്ചിത്രകാരന്മാരുടെ കാര്യത്തിലെന്നപോലെ, രാജീവ് രവിയെപ്പോലൊരാള്‍ മാപ്പര്‍ഹിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം. ഷക്കീലാസിനിമകളുടെ കാലത്ത് അത്തരം സിനിമകള്‍ക്കായി മാത്രം ഉരുത്തിരിഞ്ഞുവന്ന താരങ്ങളും സാങ്കേതികവിദഗധരും എഴുത്തുകാരുമൊക്കെയുണ്ട്. എന്നാല്‍ അത്തരം സിനിമകള്‍ കണ്ടിരുന്നവര്‍ അവയ്‌ക്കെത്തിച്ചേര്‍ന്നിരുന്നത് അതാര് സംവിധാനം ചെയ്തു എന്നോ ആരെഴുതി എന്നോ വിലയിരുത്തിയിട്ടല്ല. പോസ്റ്ററില്‍ ഷക്കീലയും മറിയയും രേഷ്മയുമുണ്ടെങ്കില്‍ അവര്‍ തീയറ്ററിലെത്തിയിരിക്കും. ഇതില്‍ ആദ്യം സൂചിപ്പിച്ചതിനു സമാനമാണ്, ഇപ്പോഴത്തെ ന്യൂജനറേഷന്‍ ചലച്ചിത്രപ്പടപ്പുകളുടെ സംവിധായകരുടെയും താരങ്ങളുടെയും കാര്യം. യുവതലമുറയില്‍ ഇത്തരം സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു സംഘം നടീനടന്മാരുടെ നിര തന്നെ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. എന്നാല്‍ രചയിതാക്കളോ സംവിധായകരോ ആരെന്നത് പ്രസക്തം പോയിട്ട് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അറിയേണ്ട ആവശ്യം പോലുമില്ലാത്തതായിത്തീര്‍ന്നിരിക്കുന്നു. തീയറ്ററിലെത്തുക എന്നതു തന്നെ സാധാരണക്കാരുടെ പരിഗണനയ്ക്കപ്പുറമുള്ളതായിക്കഴിഞ്ഞതോടെ അവസാനം സൂചിപ്പിച്ച സാമ്യം- പോസ്റ്റര്‍ കണ്ട് തീയറ്ററിലെത്തുന്നത് സങ്കല്‍പം മാത്രമായി ഒതുങ്ങിത്തീര്‍ന്നിരിക്കുന്നു. ആരെഴുതി എന്നോ ആരു സംവിധാനം ചെയ്തു എന്നോ രജിസ്റ്റര്‍ ചെയ്യാത്ത സിനിമകള്‍ തീയറ്ററുകളിലോ ഒടിടികളിലോ ഇറങ്ങി നാലാള്‍ കണ്ട് നല്ലയഭിപ്രായങ്ങളുണ്ടെങ്കില്‍ മാത്രം ഓണ്‍ലൈനില്‍ കാണാം എന്ന മാനസികാവസ്ഥയിലേക്ക് മലയാളി പ്രേക്ഷകര്‍ അവരറിയാതെ മാറിക്കൊണ്ടിരിക്കുകയാണ്.ഈ വര്‍ഷം ഇതേവരെ പുറത്തിറങ്ങിയ 77 സിനിമകളില്‍ ഏഴിന്റെയെങ്കിലും രചയിതാവിന്റെയും സംവിധായകന്റെയും പേരുകള്‍ ഓര്‍ത്തെടുക്കാന്‍ അവ കണ്ടിഷ്ടപ്പെട്ട പ്രേക്ഷകരില്‍ എത്രപേര്‍ക്കു സാധിക്കും എന്നതാണ് കഴമ്പുള്ള ചോദ്യം. എ ഫിലിം ബൈ... എന്ന് അല്‍പമൊരഹങ്കാരത്തോടെ തന്നെ ശീര്‍ഷകത്തിലെഴുതിക്കാണിക്കാന്‍ ധൈര്യം കാട്ടിയിരുന്ന ചലച്ചിത്രകാരന്മാരുടെ സ്ഥാനത്ത് ഫിലിംഡ് ബൈ എന്നും എ ഫിലിം ബൈ....ആന്‍ഡ് ടീം എന്നോ ആള്‍ക്കൂട്ടത്തിലൊരാള്‍ മാതൃകയില്‍ സംവിധായകന്‍ സ്വയമൊളിക്കുന്ന ഇടമായി മാറുകയാണ് മിക്ക സിനിമകളും. കണ്ട വിദേശ സിനിമകളുടെ മാതൃകയില്‍ അസാമാന്യ ബില്‍ഡപ്പുണ്ടാക്കി ഒന്നാം പകുതിയില്‍ പ്രമേയത്തിനൊപ്പം പ്രേക്ഷകപ്രതീക്ഷയും വളര്‍ത്തി പരിപോഷിപ്പിച്ച ശേഷം, സിനിമയുണ്ടായ കാലമുതല്‍ക്കുള്ള ക്‌ളീഷേ കാഴ്ചയും കാഴ്ചപ്പാടും കുത്തിനിറച്ച് രണ്ടാം ഭാഗത്തെ തീര്‍ത്തും പ്രവചനീയമായ ക്‌ളൈമാക്‌സില്‍ കൊണ്ടുച്ചെന്നു കെട്ടുന്ന ശൈലിയാണ് അടുത്തിടെ ഇറങ്ങിയ ബഹുഭൂരിപക്ഷം സിനിമകളിലും കാണാന്‍ സാധിച്ചത്. മൂന്നു പേജ് കഥയില്‍ അവസാനവരിയില്‍ മാറ്റമുണ്ട് എന്നു വാദിച്ചാല്‍ അത് ഒറിജനാലിറ്റിയായി പരിഗണിക്കുന്ന കാലമല്ല ഇത്. രചനകളില്‍ 15 ശതമാനത്തിലധികം അപരസ്രോതസുകളില്‍ നിന്ന് അതേപോലെ ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ പോലും അപഹരണമായി കണക്കൂകൂട്ടുന്ന കാലത്താണ് ഒ.ടി.ടികളില്‍ നിറഞ്ഞുനില്‍കുന്ന ഉള്ളടക്കങ്ങളും സമീപനവും വേഷം മാറി മലയാളത്തിലൂടെ വീണ്ടും അതേ ഒ.ടി.ടിയിലൂടെ തന്നെ നമ്മുടെ മുന്നിലെത്തുന്നത്. പഴയ സിഐഡി സിനിമകളില്‍ കവിളില്‍ കാക്കപ്പുള്ളിയും മൂക്കിനു താഴെ കപ്പടാമീശയും വച്ചാല്‍ പ്രേംനസീറിനെ ഇതര കഥാപാത്രങ്ങള്‍ക്കാര്‍ക്കും തിരിച്ചറിയാനാവാത്തതുപോലുള്ള വൈചിത്ര്യമാണിത്. കൊറിയന്‍ സിഡികളില്‍ നിന്ന് അത്യുഗ്രന്‍ തിരക്കഥകള്‍ മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുക്കാവുന്ന കാലമൊക്കെ പോയി. കൊറിയനടക്കം ലോകത്തെവിടെയുമുള്ള സിനിമകള്‍ ഇംഗ്‌ളീഷ് ഉപശീര്‍ഷകങ്ങളോടെയോ, പുതിയതും വിജയിച്ചവയുമെങ്കില്‍ മലയാളത്തില്‍ ഡബ്ബുചെയ്തിട്ടോ കാണാനുള്ള അവസരമാണ് ഒടിടികള്‍ പ്രേക്ഷകര്‍ക്കൊരുക്കുന്നത്. എല്ലാ മൗലികതയോടും കൂടി ഒറിജനല്‍ ചുണ്ടാണിവിരലിനു മുന്നിലുള്ളപ്പോള്‍ പിന്നെന്തിന് വേഷം മാറിയ മലയാളം വേര്‍ഷന്‍ കാണാന്‍ മെനക്കെടണം എന്നു പ്രേക്ഷകര്‍ ചിന്തിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവില്ല. ഭേദപ്പെട്ട ചിത്രങ്ങളായിട്ടുകൂടി, വ്യാസന് കടപ്പാടെഴുതിക്കാണിച്ച അമല്‍നീരദിന്റെ ഭീഷ്മപര്‍വം റിലീസായതിനു സമാന്തരമായി ആമസണ്‍ പ്രൈം ഇന്ത്യയില്‍ മരിയോ പുസോയുടെ ദ് ഗോഡ്ഫാദര്‍ ഒന്നും രണ്ടും ഭാഗങ്ങളുള്‍ക്കൊള്ളിച്ച് പഴയകാല അധോലോക ക്‌ളാസിക്കുകളുടെ ഒരു പാക്കേജ് ഒടിടിയില്‍ പ്രമോട്ട് ചെയ്തതോര്‍ക്കുക. ജോജി റിലീസായ കാലത്ത് കെ.ജി.ജോര്‍ജ്ജിന്റെ ഇരകളോട് താരതമ്യം ചെയ്തുണ്ടായ വിമര്‍ശനങ്ങളേക്കാള്‍ വലിയ ദുരന്തമായി ഇന്ത്യന്‍ വിപണിയില്‍ ഗോഡ്ഫാദറിന്റെ മാര്‍ക്കറ്റിങിനെ കണക്കാക്കേണ്ടതുണ്ട്. കള്ളും കഞ്ചാവും തുറന്ന ലൈംഗികതയും ഭിന്നലൈംഗികതയും ജുഗുപ്‌സാവഹമായ വയലന്‍സും അസഭ്യസംഭാഷണങ്ങളും കുത്തിനിറച്ചാല്‍ നവഭാവുകത്വമാവില്ലെന്നാണ് പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടത്. കഥയാവശ്യപ്പെടുമ്പോഴാണ് ഇതില്‍ ഏതു ചേരുവയും ചേര്‍ക്കേണ്ടവിധം വേണ്ടയളവില്‍ മാത്രം ഉള്‍പ്പെടുത്തേണ്ടത്. ഇനിയും തിരിച്ചറിയാനായിട്ടില്ലാത്ത കാരണങ്ങളാല്‍ വിജയിച്ച ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ കണ്ടു ഭ്രമിച്ച് പത്രോസിന്റെ പടപ്പുകള്‍ പോലുള്ള സിനിമകള്‍ പടച്ചുവിടുന്നതുകൊണ്ട് അതുണ്ടാക്കിയവര്‍ക്കോ കാണുന്നവര്‍ക്കോ വിശേഷ്യാ ഗുണമോ ലാഭമോ ഉണ്ടാവുന്നില്ലെന്നു ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞാല്‍ ആ നിമിഷം മാറുന്നതാണ് ഒ ടി ടി ക്കു കൂടി ഉത്തരവാദിത്തമുള്ള മലയാള സിനിമയിലെ സമകാലിക പ്രതിസന്ധി. Posted by A.Chandrasekhar at 6:59 pm No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: A Chandrasekhar Film Critic, kalapoornna, OTT Cinema a critique Monday, August 29, 2022 പരസ്യവാചകക്കുഴിയില്‍ വീണ ന്യായീകരണ പോരാളികള്‍ എ.ചന്ദ്രശേഖര്‍ ആശയത്തെ ആശയം കൊണ്ടാണ് എതിര്‍ക്കേണ്ടത്. കൈക്കരുത്തുകൊണ്ടോ മെയ്ക്കരുത്തുകൊണ്ടോ നിരോധിച്ചുകൊണ്ടോ ബഹിഷ്‌കരിച്ചുകൊണ്ടോ ആവരുത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണത്. ഡയലോഗ് അഥവാ സംഭാഷണം എന്നതിന് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംവാദം എന്നുകൂടി അര്‍ത്ഥം വരുന്നതും അതുകൊണ്ടാണ്. കലാവിഷ്‌കാരങ്ങളുടെ കാര്യത്തില്‍ ആശയങ്ങള്‍ക്കു മാത്രമല്ല വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. ഉള്‍ക്കടവികാരങ്ങളുടെ നുരപൊന്തലാണ് കവിത എന്നാണ് സാമുവല്‍ ടെയ്‌ലര്‍ കൂള്‍റിജ് പറഞ്ഞിട്ടുള്ളത്. പക്ഷേ പലപ്പോഴും കലയുടെ കാര്യത്തില്‍ സമൂഹത്തിന്റെ സഹിഷ്ണുത ഒരുപോലെയായിരുന്നിട്ടില്ല. അനുഭവങ്ങള്‍ കാച്ചിയിറ്റിച്ച സര്‍ഗാത്മകസൃഷ്ടികള്‍ ഒരു വിഭാഗത്തിനോ ഭൂരിപക്ഷത്തിനോ ദഹിക്കാതെ വന്നതുകൊണ്ട് പരക്കെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമയുടെ കാര്യത്തിലാണെങ്കില്‍ ഭാഷയിലെ ആദ്യചിത്രമെന്ന് ഔപചാരികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം തന്നെ ലിംഗപരമായൊരു അസഹിഷ്ണുതയുടെ ഫലമായി ദുരന്തത്തില്‍ കലാശിച്ച ചരിത്രമാണുള്ളത്. നമ്മുടെ ആദ്യ ചലച്ചിത്രനായികയെത്തന്നെ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തീയറ്ററിലെ ആദ്യ പ്രദര്‍ശനത്തില്‍ ഭൂപ്രഭുക്കന്മാരില്‍ നിന്നടക്കമുള്ള അതിക്രത്തെത്തുടര്‍ന്ന് എങ്ങോട്ടു പോയെന്നറിയാതെ നഷ്ടമായ ചരിത്രം. പലകാലത്തും പല പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യയിലും കേരളത്തിലും സിനിമയ്ക്കു നേരെ നിരോധനങ്ങളും ഉപരോധങ്ങളും ഉണ്ടായിട്ടുണ്ട്. ഭരണകൂടത്തിന് അപ്രിയമെന്ന കാരണത്താല്‍ വിമര്‍ശനസ്വഭാവമുളള സിനിമകള്‍ പലതും നിരോധിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ അമൃത് നഹാതെയുടെ കിസാ കുര്‍സി കാ പോലുള്ള സിനിമകള്‍ക്ക് നേരിടേണ്ടി വന്ന ഉപരോധങ്ങള്‍ ഓര്‍ക്കുക. ബ്രിട്ടീഷ് ആധിപത്യകാലത്ത് നിര്‍മ്മിക്കപ്പെട്ട മാധ്യമമാരണ നിയമങ്ങളുടെ പിന്തുടര്‍ച്ചയെന്നുതന്നെ വിശേഷിപ്പിക്കപ്പെടാവുന്ന സെന്‍സര്‍ ചട്ടങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്ന പേരുമാറ്റത്തോടെ സിനിമകളില്‍ കര്‍ക്കശമായി സര്‍ക്കാര്‍ തന്നെ നടപ്പാക്കുന്ന രാജ്യത്ത് പിന്നെ പ്രാദേശികമായോ മറ്റോ ഉടലെടുക്കുന്ന ഒറ്റപ്പെട്ട സിനിമാ ഉപരോധങ്ങളെപ്പറ്റി ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്നതില്‍ തന്നെ വലിയ കാര്യമില്ല. ഇതര കലാരൂപങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ര്‍നെറ്റ് സര്‍വ്യാപിയാകുംമുമ്പു വരെ സിനിമ ഇത്തരത്തില്‍ രൂക്ഷമായ നിയന്ത്രണങ്ങളെയും ഉപരോധങ്ങളെയും നേരിടാന്‍ കാരണം തീര്‍ച്ചയായും അതിന് മറ്റു മാധ്യമങ്ങളില്‍ നിന്ന് അധികമായുള്ള ജനസ്വാധീനം തന്നെയാണ്. സാധാരണക്കാരന്റെ ബഹുജനമാധ്യമമെന്ന നിലയ്ക്ക് സിനിമയ്ക്കുളള ആ സ്വാധീനത്തിന്റെ രാഷ്ട്രീയ തിരിച്ചറിവുകളാണ് തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം മുതല്‍ ഉത്തരേന്ത്യയില്‍ പലയിടത്തും ഇന്നും പരീക്ഷിക്കപ്പെടുന്ന താരരാഷ്ട്രീയം വരെ. എന്നാല്‍ അതുകൊണ്ടുപോലും സിനിമ സമൂഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണക്കണ്ണുകളില്‍ നിന്നും നിയന്ത്രണച്ചട്ടുകങ്ങളില്‍ നിന്നും രക്ഷനേടുന്നില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയമുന്നണിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമായി സിനിമയ്ക്കു നേരേ നടന്നിട്ടുള്ള അതിക്രമങ്ങളെ കൂടുതലെന്നോ കുറവെന്നോ അടയാളപ്പെടുത്തുക വസ്തുതാപരമായി ശരിയല്ല. കാരണം, കക്ഷി രാഷ്ട്രീയ ഭേദമന്യേ എക്കാലത്തും എല്ലാ ഭരണകൂടങ്ങള്‍ക്കു കീഴിലും സിനിമ സൂക്ഷ്മവിശകലനത്തിനു വിധേയമാവുകയും കാലാകാലം ഉപരോധ നിരോധനങ്ങള്‍ക്ക് വശംവധമാവുകയും ചെയ്തു എന്നതാണ് വസ്തുത. അടുത്ത കാലത്ത് ബാലിശമായ കാരണങ്ങള്‍ക്ക് തീയറ്റര്‍ ബഹിഷ്‌കരണാഹ്വാനം നേരിടേണ്ടി വന്ന ന്നാ താന്‍ കേസ് കൊട് എന്ന മലയാള സിനിമയും ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയും മുതല്‍ പല സിനിമകളും ഏതെങ്കിലും ഒരു വിഭാഗത്തില്‍ നിന്നോ അല്ലാതെയോ ഭീഷണി നേരിട്ടത് മുതല്‍ കാലാകാലം സിനിമകള്‍ക്കു നേരേ നടന്നിട്ടുള്ള ഉപരോധ നിരോധനാഹ്വാനങ്ങളില്‍ പലതും സിനിമ ഇറങ്ങും മുമ്പേ അതിന്റെ ഉള്ളടക്കത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയുടേയൊ ധാരണയില്ലായ്മയുടെയോ മുന്‍വിധിയുടെയോ അനന്തരഫലമായിരുന്നു എന്നതും അനിഷേധ്യമായ സത്യം. അവിടെ രാഷ്ട്രീയം മാത്രമല്ല മതവും ജാതിയും വര്‍ഗീയതയും മുതല്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വരെ എതിര്‍പ്പിനുള്ള കാരണങ്ങളായി ഉയര്‍ത്തിക്കാണിക്കപ്പെട്ടു. എന്നാല്‍ പുസ്തകം വായിക്കാതെ അതിനെതിരേ കല്ലെടുക്കുന്നതു പോലെ സിനിമ കാണാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്‌ക്കെതിരായി ഉന്നയിക്കപ്പെട്ട നിയമനടപടികള്‍ അതുകൊണ്ടുതന്നെയാണ് കോടതികള്‍ക്ക് നിരൂപാധികം തള്ളേണ്ടി വന്നിട്ടുള്ളതും. സമൂഹമാധ്യമങ്ങള്‍ ശക്തമായതോടെയാണ് സിനിമകള്‍ക്കെതിരായ കയ്യേറ്റങ്ങള്‍ (അങ്ങനെ തന്നെയേ അതിനെ വിശേഷിപ്പിക്കാനാവൂ) കൂടിയിട്ടുള്ളത്. ഇഷ്ടമില്ലാത്ത താരത്തിന്റെ സിനിമയുടെ പോസ്റ്ററില്‍ കരിയോയില്‍ തേയ്ക്കുന്നതും അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നിടത്ത് കൂലിക്കാളെ വച്ചും താരസംഘടനകള്‍ കൂക്കിവിളിക്കുന്നതും പോലുള്ള പ്രവണതകളുടെ തുടര്‍ച്ച കുറേക്കൂടി സാങ്കേതികത്തികവോടെ സൈബര്‍ ഭീഷണിയായി സിനിമാവ്യവസായത്തെ ഗ്രസിച്ചുവെന്നതും അനിഷേധ്യമായ വസ്തുതയാണ്. ഓണ്‍ലൈന്‍ പ്രൊമോഷന്‍ എന്ന പേരില്‍ പറ്റിക്കൂടുന്ന ഓണ്‍ ലൈന്‍ മാധ്യമക്കൂട്ടായ്മയില്‍ ഏതെങ്കിലും മാധ്യമങ്ങളെ ഒഴിവാക്കുകയോ അവര്‍ക്ക് വിഹിതം നല്‍കാതിരിക്കുകയോ ചെയ്താല്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഇന്റര്‍വെല്ലില്‍ തന്നെ നെഗറ്റീവ് റിവ്യു കൊണ്ട് സൈബറിടം നിറയ്ക്കുന്ന രീതിയെപ്പറ്റിയൊക്കെ കുറേക്കാലം മുമ്പേ നാം ഘോരഘോരം ചര്‍ച്ച ചെയ്തതാണ്. തങ്ങള്‍ക്കു പ(ണം)രസ്യം നല്‍കാത്ത സിനിമയെ എഴുതിത്തോല്‍പ്പിക്കുക എന്നത് ഉപരോധത്തിന്റെ മറ്റൊരു മാതൃകയല്ലെങ്കില്‍ പിന്നെന്താണ്? ഇതിനു മുന്നില്‍ രാഷ്ട്രീയവും ആശയപരവുമായ ഉപരോധ പ്രതിരോധങ്ങള്‍ എത്രയോ നിസാരം! നിരോധനാഹ്വാനങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും സ്വന്തം സിനിമയ്ക്കു കിട്ടുന്ന ഫ്രീ പബ്‌ളിസിറ്റിയായി കണക്കാക്കുന്ന നിര്‍മ്മാതാക്കളുമില്ലെന്നു പറയാനാവില്ല. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം പ്രദര്‍ശനാനുമതി നല്‍കുന്ന അഡല്‍റ്റ്‌സ് ഒണ്‍ലി (എ) സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കുടുംബപ്രേക്ഷകര്‍ കയറാത്ത കാലത്ത് അത്തരം നിയന്ത്രണമൊന്നും വേണ്ടാത്ത സിനിമയ്ക്ക് എങ്ങനെയെങ്കിലും എ സര്‍ട്ടിഫിക്കറ്റ് കിട്ടണമെന്നാശിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ കാലു പിടിച്ച എത്രയോ നിര്‍മ്മാതാക്കളുണ്ടായിട്ടുണ്ട് മലയാള സിനിമയില്‍. അതിനു പിന്നില്‍ ലാഭം, കൂടിയ ലാഭം എന്ന ഇച്ഛ മാത്രമാണുണ്ടായിരുന്നത് എന്നതും സ്പഷ്ടം. സമാനമായി വിവാദങ്ങളെ വിപണനതന്ത്രമാക്കി മാറ്റുന്ന പ്രവണത മലയാള സിനിമയില്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് അടുത്തകാലത്തെ വിവാദങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുമ്പോള്‍ തോന്നിയാല്‍ തെറ്റിദ്ധരിച്ചിട്ടു കാര്യമില്ല. മലയാള സിനിമ കാണാന്‍ തീയറ്ററില്‍ ആളില്ലാത്ത ദുരവസ്ഥയ്ക്കിടെയാണ് പാപ്പന്‍, ന്നാ താന്‍ കേസ് കൊട്, തല്ലുമാല തുടങ്ങി ഒന്നിനു പിറകെ ഒന്നായി മൂന്നു സിനിമകള്‍ സാഘോഷം റിലീസാവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തത്. അതില്‍ ന്നാ താന്‍ കേസ് കൊട് ശരിയായ അര്‍ത്ഥത്തില്‍ ദേവദൂതര്‍ പാട്ി എന്ന പാട്ടിന്റെ റീമിക്‌സിനൊത്ത് കുഞ്ചാക്കോ ബോബന്‍ വല്ലാത്ത രീതിയില്‍ നൃത്തം ചെയ്യുന്ന വൈറല്‍ സീനുമായി അത്യാവശ്യത്തിലേറെ പ്രീ പബ്‌ളിസിറ്റി നേടുകയും ചെയ്തു. കുഞ്ചാക്കോ ഒഴികെ എടുത്തുപറയത്തക്ക താരങ്ങളൊന്നുമില്ലാത്ത താരതമ്യേന ചെറിയ ബജറ്റിലുള്ള ഈ കൊച്ചു സിനിമ ഇപ്പോള്‍ നേടുന്ന തീയറ്റര്‍ വിജയത്തിനു കാരണം സത്യത്തില്‍ അതുള്‍ക്കൊള്ളുന്ന വിഷയത്തിന്റെ സമകാലിക പ്രസക്തിയെക്കാളുപരി അതീവ സര്‍ഗാത്മകമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരസ്യവാചകത്തിന്റെ കുഴിയില്‍ ചില രാഷ്ട്രീയ ന്യായീകരണപ്പോരാളികള്‍ ചെന്നു വീണതിന്റെ പരിണതഫലമാണ്. കേരളത്തിലെ റോഡുകളിലെ കുഴികള്‍ രാഷ്ട്രീയ പ്രാധാന്യം നേടി വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കെ തീയറ്ററിലേക്കുള്ള വഴിയേ കുഴികാണും എന്നാലും വന്നു കാണണെ എന്നര്‍ത്ഥം വരുന്നൊരു പരസ്യ വാചകത്തോടെ സ്വന്തം സിനിമ പ്രചരിപ്പിക്കാന്‍ തുനിഞ്ഞ നിര്‍മ്മാതാവിനെ ശ്‌ളാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഏതോ സിനിമയില്‍ ജഗതിയുടെ ഒരു കഥാപാത്രം പറഞ്ഞതുപോലെ ഇതെന്നെപ്പറ്റിയാണ് എന്നെ പ്റ്റിത്തന്നെയാണ് എന്നേറ്റെടുത്തുകൊണ്ട് രാഷ്ട്രീയപ്പോരാളികള്‍ സൈബറിടം വിനിയോഗിച്ചപ്പോഴാണ് അല്ലാത്തപക്ഷം വായനക്കാരും പ്രേക്ഷകരും വായിച്ച് ഒന്നു പുഞ്ചിരി പൊഴിച്ച് മടക്കിവയ്ക്കുമായിരുന്ന ആ സിനിമാപ്പരസ്യത്തിന് മറ്റൊരു മാനം കൈവരിക്കുന്നത്. അതോടെ അത് അന്തിച്ചര്‍ച്ചയായി, സിനിമ അതര്‍ഹിക്കുന്നതിലും എത്രയോ കോടി മൂല്യമുള്ള പരസ്യം ഒറ്റ പൈസ ചെലവില്ലാതെ നേടിയെടുക്കുകയും ചെയ്തു! ഇവിടെ ഇടതുപക്ഷ സൈബര്‍ പോരാളികള്‍ സിനിമയ്ക്കു നേരേ നടത്തിയ ആരോപണങ്ങളെ വലതുപക്ഷ പാര്‍ട്ടികള്‍ നേരിട്ടതും രാഷ്ട്രീയമായി മാത്രമായിരുന്നു. തങ്ങളെ ബാധിക്കുന്ന സിനിമകള്‍ക്കെതിരേ പണ്ട് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഖഡ്കം കൊണ്ട് ഇടതുപക്ഷം പ്രതിരോധിച്ചതൊക്കെയാണ് വലതുപക്ഷപ്പാര്‍ട്ടികള്‍ ഓര്‍മ്മപ്പെടുത്തിയത്. പക്ഷേ ഇരുകൂട്ടരും ഇവിടെ ബോധപൂര്‍വം മറന്ന ഒരു സിനിമാ ഉപരോധം നടന്നിട്ട് അഞ്ചുവര്‍ഷം പോലുമായിട്ടില്ല. നടിയെത്തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിപ്പട്ടികയിലുള്ള നായകനടന്റെ പുതിയ സിനിമ റിലീസായപ്പോള്‍ അതു ബഹിഷ്‌കരിക്കണമെന്നാക്രോശിച്ച രാഷ്ട്രീയപ്രതിബദ്ധയിലൂറ്റം കൊള്ളുന്ന നിരൂപകരില്‍ ചിലര്‍ അതു പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കണമെന്നുവരെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അന്നാഹ്വാനം ചെയ്തത്. കല വേറെ കലാകാരന്‍ വേറെ എന്ന സാമാന്യബുദ്ധിയിലധിഷ്ഠിതമായ വെളിവും വകതിരുവുമില്ലാത്തതുകൊണ്ടാണ് അത്തരമൊരു ആഹ്വാനം അന്നുണ്ടായത്. കേസിലകപ്പെട്ട നായകന്റെ സിനിമയ്ക്ക് തീയറ്റര്‍ വിലക്കേര്‍പ്പെടുത്തണമെന്നു വാദിക്കുന്നവര്‍ തന്നെ നിര്‍മ്മാതാവു കൂടിയായ നടന്‍ സമാനമായ കേസില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ അയാളുടെ സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കാതെ വന്നപ്പോള്‍ കലാകാരന്‍ വേറെ കല വേറെ എന്ന സിദ്ധാന്തം ഉയര്‍ത്തുന്നതും മലയാളി നേരിട്ടു കണ്ടതാണ്. ന്നാ താന്‍ കേസു കൊട് എന്ന ചിത്രത്തിനെതിരേ അഭിപ്രായം പറഞ്ഞവര്‍ ഏതായാലും അത്രത്തോളം തീവ്രമായില്ല. കാത്തിരുന്ന് ഒടിടിയില്‍ വരുമ്പോള്‍ കണ്ടോളാം എന്നെങ്കിലും പറഞ്ഞു. എന്നുവച്ചാല്‍ കാണാതിരിക്കില്ല, കാശു കൊടുത്തു കാണില്ലെന്നേയുള്ളൂ പ്രതിരോധം. ഒരു സമകാലിക സാമൂഹിക പ്രശ്‌നത്തെ പരസ്യത്തിനുപയോഗിക്കുക എന്നത് പരസ്യരംഗത്ത് സര്‍വസാധാരണവും സാര്‍വലൗകികവുമായ പ്രതിഭാസമാണ്. അമുല്‍ കാലാകാലം പുറത്തിറക്കുന്ന, അവിചാരിതമായി വിവാദത്തില്‍പ്പോലും ചെന്നു ചാടുന്ന പരസ്യങ്ങളോര്‍ക്കുക.നിങ്ങളീ സിനിമ കണ്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്ന് പ്രമുഖരെ കൊണ്ടു പറയിച്ചു നടത്തുന്ന പരസ്യപ്രചാരണം പോലെ ഒന്നു മാത്രമാണിത്. അതു മനസിലാക്കാതെ അതിനെ വ്യക്തിപരവും രാഷ്ട്രീയവുമായി കണക്കാക്കുന്നതാണ് സത്യാനന്തര കാലത്തെ ദുര്യോഗം.അതിലും അപക്വമാണ് രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടു മാത്രം അതിന്റെ ഉള്ളടക്കമെന്തായാലും വേണ്ടില്ല ഈ സിനിമ ഞാന്‍ കാണും എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളുടെ നടപടി. എങ്ങനെയാണ് ഒരു സൃഷ്ടി നേരില്‍ കാണുന്നതിനു മുമ്പേ അതിഷ്ടപ്പെടുമോ ഇല്ലെയോ എന്നു നിര്‍ണയിക്കാനാവുന്നത്? കലയുടെ ആസ്വാദനദര്‍ശനങ്ങളിലൊന്നും സാധുവാകാത്ത നിലപാടുകളാണിവ. രാഷ്ട്രീയപരമായ കാരണങ്ങള്‍കൊണ്ടോ സ്വജനപക്ഷപാതിത്വം കൊണ്ടോ ചെയ്യുന്ന ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അനര്‍ഹമായ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും അര്‍ഹമായവയെ പരോക്ഷമായി തമസ്‌കരിക്കുകയും ചെയ്യാറുണ്ട്. ഇതും പരോക്ഷമായ വിലക്കോ ഉപരോധമോ തന്നെയല്ലേ? ഉള്ളടക്കമറിയാത്ത സിനിമ കാണില്ല, മറ്റുള്ളവരും കാണരുത് എന്ന് ആഹ്വാനം ചെയ്യുന്നതിന്റെ മറുവശമാണ് ഉള്ളടക്കമെന്തെന്നു നിശ്ചയമില്ലാത്ത ഈ സിനിമ ഞാന്‍ ഉറപ്പായും കാണും നിങ്ങളും കാണണം എന്ന് ആഹ്വാനം ചെയ്യുന്നതും. പത്മാവതി എന്ന പേരില്‍ ചിത്രീകരണമാരംഭിച്ച സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്രപശ്ചാത്തലത്തിലുള്ള കല്‍പിത സിനിമയ്ക്കുനേരെ നേരത്തെ ഷൂട്ടിങ് സെറ്റില്‍ നടന്ന അതിക്രമങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്റെ പേരു തന്നെ മാറ്റേണ്ടിവന്നതിനെപ്പറ്റി വലിയ ചര്‍ച്ചകളാണു നടന്നത്. തീര്‍ച്ചയായും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെയായിരുന്നുതാനും. സിനിമയുടെ കഥയെന്തെന്ന് അതു പൂര്‍ത്തിയാവുന്നതിനു മുമ്പേ കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ ചിത്രീകരണം തടസപ്പെടുത്തുകയും സംവിധായകനെ അടക്കം കയ്യേറ്റം ചെയ്യുകയും ചെയ്തത് സമാനതകളില്ലാത്ത സംഭവമായിരുന്നു. അത്രത്തോളം തീവ്രമായില്ലെങ്കിലും അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ മലയാളത്തില്‍ ഒരു സിനിമയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട ശേഷം അതിന്റെ പേരിനെച്ചൊല്ലി വിവാദവും നിയമനടപടിയുമുണ്ടായതിനെത്തുടര്‍ന്ന് പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയ്ക്ക് നേരിടേണ്ടിവന്ന ഉപരോധം അന്നുള്ളവര്‍ മറന്നിട്ടുണ്ടാവില്ല. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ലാതെ നിര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ കാര്യത്തിലും ഇത്തരം ഉപരോധങ്ങളുണ്ടായിട്ടുണ്ട് ഇന്ത്യയില്‍. തമിഴില്‍ ബ്രിട്ടീഷ് മഹാറാണിയുടെ ചെന്നൈ സന്ദര്‍ശനവേളയില്‍ കമല്‍ ഹാസന്‍ ആഘോഷപൂര്‍വം തുടങ്ങിവച്ച അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന മരുതുനായകം പിന്നീട് ശൂന്യതയില്‍ വിലയം പ്രാപിച്ചത് തമിഴ്‌നാട് രാഷ്ട്രീയത്തിലും സാമുദായിക രംഗത്തും അതിശക്തമായ പ്രതിരോധ പ്രതിഷേധങ്ങള്‍ കമലിനെതിരേയും സിനിമയ്‌ക്കെതിരേയും ഉയര്‍ന്നതിനെത്തുടര്‍ന്നാണ്. സമാനമായൊരു നിയമനടപടിയാണ് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സൂര്യ നിര്‍മിച്ചഭിനയിച്ച ജയ്ഭീം എന്ന സിനിമയ്‌ക്കെതിരേയുമുണ്ടായത്. അതു പക്ഷേ കോടതിയിടപെടലില്‍ അപ്രസക്തമാവുകയായിരുന്നു. രാഷ്ട്രീയ ശരി എന്നത് സിനിമ പോലുള്ള സ്വതന്ത്ര ആവിഷ്‌കാരങ്ങളുടെ ഉള്ളടക്കത്തിന്മേല്‍ കലാബാഹ്യമായ ഇടപെടലിനുള്ള നവസാധ്യത തുറന്നിട്ടിരിക്കുകയാണെന്നു തോന്നുന്നു. കടുവ എന്ന ചിത്രത്തിലെ താന്തോന്നിയായ നായകന്‍ ചിത്രത്തിന്റെ നിര്‍ണായകമായൊരു ഘട്ടത്തില്‍ പ്രധാന വില്ലനോട് അയാളുടെ ഭിന്നശേഷിക്കാരനായ മകനെപ്പറ്റി പറയുന്ന ചില വാക്കുകള്‍ രാഷ്ട്രീയ ശരിയുടെ പേരില്‍ സ്വയം സെന്‍സര്‍ഷിപ്പിനു വിധേയമാക്കിക്കൊണ്ട് അതിന്റെ സംവിധായകനും നായകനടനും പൊതുസമക്ഷം ക്ഷമചോദിക്കുകയും ആ ഭാഗത്തെ ശബ്ദം എഡിറ്റ് ചെയ്തു നീക്കുകയും ചെയ്തത് അടുത്തിടെയാണ്. ഒരുപക്ഷേ സമാനമായൊരു എഡിറ്റിങിന് തയാറായിരുന്നെങ്കില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ ഇവ്വിധം വിവാദമാവുകയില്ലായിരുന്നു. ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട്. ഒരു കല്‍പിതസൃഷ്ടിയില്‍, സാമൂഹികവിരുദ്ധനായ ദുര്‍ന്നടത്തക്കാരനായ മോശം മാത്രം പ്രവര്‍ത്തിക്കുകയും സംസ്‌കാരമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കേണ്ടിവരികയാണെങ്കില്‍ രാഷ്ട്രീയ ശരിയുടെ പേരില്‍ അയാളെക്കൊണ്ട് അച്ചടിഭാഷയില്‍ സംസ്‌കൃതജഡിലമായ സംഭാഷണം പറയിപ്പിക്കേണ്ടതുണ്ടോ? ചുരുളിയിലെ ജുഗുപ്‌സാവഹമായ ഭാഷയെ ശക്തമായി വിമര്‍ശിക്കുമ്പോള്‍ത്തന്നെ അതില്‍ ധ്വനിപ്പിക്കേണ്ടതിലും കൂടുതല്‍ അത്തരം സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതിനെമാത്രമാണ് ആക്ഷേപിക്കാനാവുക. പകരം അവരെല്ലാം രാഷ്ട്രീയമായ ശരി നോക്കി മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്യണമെന്നു വാശിപിടിക്കുന്നത് സര്‍ഗാത്മകസ്വാതന്ത്ര്യത്തിന് നിരക്കുന്നതാവുമോ എന്നതാണ് കാതലായ ചോദ്യം. കടുവയുടെ കാര്യത്തില്‍ സ്രഷ്ടാക്കള്‍ ഏകപക്ഷീയമായി നടപ്പാക്കിയ നിയന്ത്രണം സത്യത്തില്‍ അതുവഴി നേടാനായ പബ്‌ളിസിറ്റി കൂടി ലാക്കാക്കിയതാണോ എന്നതാണ് ചിന്തിക്കേണ്ടതുള്ളത്. അല്ലാത്തപക്ഷം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പ്രദര്‍ശനാനുമതി നല്‍കിയ ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ യാതൊരുവിധ വിലക്കുകളും ബാധകമല്ല. നിയമപരമായും സാങ്കേതികമായും സാധുവായ ഒരു സിനിമയില്‍ ആത്മപരിശോധനയുടെ അടിസ്ഥാനത്തിലുണ്ടായ വീണ്ടുവിചാരത്തിന്റെ പേരില്‍ ഇത്തരമൊരു കടുംവെട്ട് നടത്തിയതിനെ സെന്‍സര്‍ കട്ടുമായിട്ടല്ലാതെ താരതമ്യപ്പെടുത്താനാവുന്നതെങ്ങനെ? സമൂഹമാധ്യമമെന്നത് നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാവുകയും സൈബര്‍ ജീവിതം വിട്ടൊരു ആത്മാവ് നമുക്കില്ലെന്ന സാമൂഹിക സാഹചര്യമുണ്ടാവുകയും ചെയ്തതോടെ ആരെന്തു വിളിച്ചുപറഞ്ഞാലും പൊതുജനശ്രദ്ധയിലെത്തുമെന്ന അവസ്ഥയുണ്ട്. ഈ അവസ്ഥ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരാള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഒരുദിനം ഹര്‍ത്താലാക്കിമാറ്റാമെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിലാണ് സിനിമാവിലക്കുകളുടെ സാമൂഹികപശ്ചാത്തലം വിശകലനം ചെയ്യപ്പെടേണ്ടത്. തങ്ങള്‍ക്കഹിതമായതെന്നല്ല, ആയേക്കും എന്ന മുന്‍വിധിയോടെ സിനിമ കാണുക പോലും ചെയ്യാത്ത ഒരാള്‍ക്കൂട്ടം വിചാരിച്ചാല്‍ ഒരു സിനിമയെ തീയറ്ററില്‍ ബഹിഷ്‌കരിക്കാമെന്ന സ്ഥിതി. അതേതായാലും ജനാധിപത്യത്തിലൂന്നിയ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് അഭികാമ്യമല്ലതന്നെ. Posted by A.Chandrasekhar at 12:34 am No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: A Chandrasekhar, kalakaumudi cover story Older Posts Home Subscribe to: Posts (Atom) The Person A.Chandrasekhar Trivandrum, Kerala, India 5 time Kerala State Award winner in Film/TV Criticism. Won Chalachitra Academy Fellowship twice. Journalist for 30 years. Asst. Prof at Indian Institute of Mass Communication, Kottayam. Penned 22 Film books.Started with AIR Trivandrum in PrabhathaBheri. Was Sr.News Editor Amrita TV,Chief Subeditor Webdunia.com, Subeditor with Malayala Manorama; Editor of Rashtra Deepika Cinema, and Kannyaka. Edited IFFK 2002 Festival Book. Bodha Theerangalil won the Kerala State Award for the best book on cinema in 2008; Haritha Cinema won the Special Jury Mention in 2016, and Realitiyile yathardhyangal won the State Award for the Best article in 2017.Won Film Critics award 4 times and ALA award for best book on cinema.Jury Member of Indian Panorama (Non Feature) for IFFI 2021 ; was Juror of Malayalam films selection for IFFK 2015. Was.Chairman of State TV writing Award committee 2017 and Jury member of the same in 2003, Was Juror in the Indian Panorama Non Feature of 53rd IFFI 2022,Secretary, Kerala Film Critics Assn. & Padmarajan Trust.Wife:Ambili Principal NSS HSS Karuvatta, Daughter: Dr.Aparna.Residing at TVM. View my complete profile 53rd IFFI 2022 IP Jury Union Minister for Information & Broadcasting Shri Anurag Singh Thakkur felicitating Chandrasekhar for being the member of the Indian Panorama Non Feature Jury of IFFI 2022. State Film Awards 2017 Receiving the State Award for best writing for the year 2017 from the Chief Minister in the presence of Mohanlal State Film Awards 2016 Receiving the special jury mention by the kerala state film award jury for the best book on cinema for harithacinema in the year 2016 from CM Sri Pinarayi Vijayan State Film Awards 2008 Receiving the Kerala State Film Award for best book on cinema for Bodhatheerangalil Kalam Midikkumbol from CM Sri V S Achuthanandan in 2008
ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പമാക്കിയെടുക്കാൻ സാധിക്കുന്നത് ആണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന നല്ല റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ജോയിന്റുകളിൽ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ കൈമുട്ട് കാല് മുട്ട് അതുപോലെതന്നെ ഇടുപ്പിലെ കഴുത്തിലെ പിൻഭാഗത്ത് ഇത്തരത്തിലുള്ള വേദനകൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നമുക്ക് നോക്കാം. ഒരു ടീസ്പൂൺ വലിയ ജീരകം ആണ് ഇതിലേക്ക് ആവശ്യമുള്ളത്. നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് വലിയ ജീരകം. ഭക്ഷണത്തിൽ ഇത് ധാരാളമായി ഉൾപ്പെടുത്തുന്നുണ്ട്. അതുപോലെതന്നെ ദഹനം നല്ല രീതിയിൽ നടക്കാനും ശരീരത്തിൽ വലിയ രീതിയിൽ അടിഞ്ഞു കൂടിയ ഫാറ്റ് കുറച്ചു എടുക്കാൻ സഹായിക്കുന്ന ഒന്നാണ് വലിയ ജീരകം. ഒരുപാട് കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഒരുപാട് കറികളിലും ഒരുപാട് വെള്ളത്തിൽ കലക്കി കുടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്താൽ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഒരു ടീസ്പൂൺ എന്ന രീതിയിൽ ആണ് ഇത് എടുക്കേണ്ടത്. ഇത് കൂടാതെ ആവശ്യമാണ് ചെറിയ ജീരകമാണ്. ഇത് ഒരു സ്പൂൺ കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ തന്നെ ദഹനം നടത്താൻ സഹായിക്കുന്ന ഒന്നാണ്. നല്ല ആരോഗ്യത്തോടെ ഇരിക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. വോമിറ്റിംഗ് തലകറക്കം എന്നിവ ഉണ്ടെങ്കിൽ പാടെ മാറ്റിയെടുക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ഇരട്ടി ഗുണങ്ങളാണ് ശരീരത്തിൽ ലഭിക്കുന്നത്. ഇതിൽ നിറയെ ആരൊഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ആവശ്യമുള്ളത് അയമോദകമാണ്. ഒരു സ്പൂൺ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Share FacebookWhatsApp Prev Post കഞ്ഞിവെള്ളത്തിൽ ഇത്രക്കും പവറോ… ഇനി വെറുതെ കഞ്ഞി വെള്ളം കളയേണ്ട..!!| Hair Growth Tip Malayalam Next Post മുടി വളർച്ച ഇനി വേഗത്തിൽ ആക്കാം… മുടി വെട്ടി വെട്ടി തോൽക്കും… ചായപ്പൊടി ഉണ്ടായാൽ മതി…| Hair Growth Tip
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ കവിത കിട്ടാക്കനി നമ്മുടെ ഗ്രാമവീഥികളില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നിത്യകാഴ്ചയായി മാറിക്കഴിഞ്ഞൊരു പ്രതിഭാസമാണ് ഒക്കത്തൊരു കുടവുമായി മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷന്റെയും വെള്ളവണ്ടി കാത്തിരിക്കുന്ന നിസ്സഹായരായ സ്ത്രീകളും കുട്ടികളും. നഗരപ്രദേശങ്ങളില്‍ വീടുകളിലും ഫ്‌ളാറ്റുകളിലും താമസിക്കുന്നവരുടെയും അവസ്ഥ ഭിന്നമല്ല. അവരും വറ്റിയ പൈപ്പുകള്‍ക്കുമുമ്പില്‍ കാവലിരിക്കുന്നത് വെള്ളത്തിനു വേണ്ടിത്തന്നെയാണ്. പക്ഷേ വെള്ളമില്ലാതാകുന്നു എന്നൊരു തോന്നലും പരക്കം പാച്ചിലും മഴ കിട്ടിത്തുടങ്ങുന്നതോടെ നിലക്കും. പിന്നെയത് ഓര്‍ക്കണമെങ്കില്‍ വീണ്ടും വരണം കത്തുന്ന ചൂടും വരള്‍ച്ചയും. വെള്ളം കുറയുന്നു എന്നല്ല, ചുണ്ട് നനക്കാന്‍ വെള്ളം തന്നെ ഇല്ലാതായിപ്പോകുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടേ മതിയാകൂ. ഇത് ഏതെങ്കിലും നാട്ടിലും പ്രദേശത്തും മാത്രം ഒതുങ്ങുന്നൊരു പ്രതിഭാസമല്ല. ലോകത്തിനി വരാനിരിക്കുന്ന പരസ്പരമുള്ള അധിനിവേശങ്ങള്‍ സ്വര്‍ണത്തിനും പെട്രോളിനും വേണ്ടിയായിരിക്കില്ല. നീല സ്വര്‍ണമെന്നറിയപ്പെടുന്ന വെള്ളം ഊറ്റിയെടുക്കാനായിരിക്കും. ഈയൊരവസ്ഥ നമുക്കുമുമ്പില്‍ വന്നുപെട്ടത് പെട്ടെന്നൊരു ദിവസം കൊണ്ടമല്ല. നമ്മുടെ മനസ്സില്‍ നുരഞ്ഞുപൊന്തിയ ആര്‍ത്തിയുടെ ഒടുക്കമാണത്. മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട്, കാടും മലകളും തോടും പുഴയും നീര്‍ച്ചാലുകളും കൊണ്ടനുഗ്രഹീതമാക്കി തികഞ്ഞ ആവാസവ്യവസ്ഥയോടെ മനുഷ്യനുമേല്‍ ദൈവം ഏല്‍പിച്ചുതന്ന ഭൂമിയെന്ന ഗ്രഹത്തെ സൂര്യനെക്കാള്‍ പൊള്ളുന്നതാക്കി മാറ്റിയ മനുഷ്യധിക്കാരത്തിന്റെ ഫലമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മൃഗങ്ങള്‍ക്കു കൂടി കുടിനീരില്ലാതാക്കിയതിന്റെ ഉത്തരവാദിത്വം മനുഷ്യന് മാത്രമാണ്. നാഗരികതകളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നാം പഠിച്ചതും കേട്ടതും ഏതെങ്കിലും നദികളുടെ പേരുകള്‍ക്കൂടി ചേര്‍ത്തുവെച്ചാണ്. മനുഷ്യര്‍ക്കുള്ള ഏറ്റവും വലിയ വരദാനമായി ദൈവം മേഘങ്ങളില്‍ നിന്നൊഴുക്കിവിടുന്ന ജലത്തെ ഭൂമിയില്‍ സംഭരിച്ചു നിര്‍ത്തിയിരുന്ന തെളിനീരൊഴുക്കിയ പുഴകളും നദികളും തോടുകളുമെല്ലാം ഇന്ന് മാരകരോഗം സമ്മാനിക്കുന്ന രാസപദാര്‍ഥങ്ങളാല്‍ കലങ്ങിയിരിക്കുകയാണ്. ആ വെള്ളത്തില്‍ കുളിച്ചും അത് കുടിച്ചും ചാവാനാണ് സാധാരണ മനുഷ്യന്റെ വിധി. വരുംതലമുറക്ക് ഒരിറക്കെങ്കിലും വെള്ളം കിട്ടണമെങ്കില്‍ ഇവയൊക്കെ സംരക്ഷിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയെന്നത് നമ്മുടെ ബാധ്യതയാണ്. കുറഞ്ഞ തോതിലെങ്കിലും ലഭിക്കുന്ന മഴവെള്ളത്തെ ശാസ്ത്രീയമായ രീതിയില്‍ ഭൂമിയിലേക്കൊഴുക്കി നിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ നാം അവലംബിക്കേണ്ടതുണ്ട്. മഴവെള്ള സംഭരണികളും മഴക്കുഴികളും ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കുണ്ടാവണം. സര്‍ക്കാറുകളും തദ്ദേശസ്ഥാപനങ്ങളും സാമൂഹിക അവബോധമുള്ള പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദൈവപ്രാര്‍ഥനക്കു വേണ്ടി അംഗശുദ്ധി വരുത്തുന്നതിനുള്ള വെള്ളമെടുക്കുന്നത് ഒരു നദിയില്‍ വെച്ചാണെങ്കില്‍ പോലും അതിലും സൂക്ഷ്മത പാലിക്കണമെന്ന് പഠിപ്പിച്ച ദിവ്യവചനങ്ങള്‍ മുഖവിലക്കെടുത്തെങ്കില്‍ മാത്രമേ ഭൂമിയുടെ ജീവനും അതു മുഖേന മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങളുടെ അതിജീവനവും സാധ്യമാകൂ.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
നിരപരാധികളുടെ ചോരയും കണ്ണീരും വീണ രണ്ട് കലാപങ്ങള്‍. ഒന്ന്, 1984 ല്‍ ഡല്‍ഹിയില്‍. മറ്റൊന്ന്, 2002 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍. ഈ മനുഷ്യക്കുരുതികളെ മറവിയുടെ കരിമ്പടമിട്ട് മൂടാനാണ് മിക്ക ചലച്ചിത്രകാരന്മാരും ശ്രമിച്ചത്. പേടിസ്വപ്‌നങ്ങളെ എന്തിനു വീണ്ടും വീണ്ടും ഓര്‍ത്തെടുക്കണം എന്നതാണ് അവരുടെ നിലപാട്. സന്ദേഹികളുടെ ഈ നിഷ്‌ക്രിയത്വത്തെ, നിസ്സംഗതയെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നത്. ചരിത്രത്തിലെ ഒരുനീതികേടും മറക്കാനുള്ളതല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമു, പര്‍സാനിയ എന്നീ ഇംഗ്ലീഷ് സിനിമകള്‍ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. കലാപങ്ങളുടെ കാരണമോ അതിന്റെ ന്യായാന്യായങ്ങളോ ഒന്നും ഈ സിനിമകളില്‍ വിശകലനം ചെയ്യുന്നില്ല. എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തം. ഷൊണാലി ബോസ് എന്ന വനിത സംവിധാനം ചെയ്ത 'അമു' 2005 ലെ ബര്‍ലിന്‍, ടൊറോന്‍േറാ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ലെ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'അമു'വിനായിരുന്നു. രാഹുല്‍ ധോലാക്കിയ ആണ് 'പര്‍സാനിയ'യുടെ സംവിധായകന്‍. 2006 ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ധോലാക്കിയയെ അര്‍ഹനാക്കിയത് 'പര്‍സാനിയ' ആണ്. ഇതിലഭിനയിച്ച സരിക മികച്ച നടിക്കുള്ള അവാര്‍ഡും നേടി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപമാണ് 'അമു'വിന്റെ പശ്ചാത്തലം. ഒരു ബംഗാളി കുടുംബം ദത്തെടുത്ത കാജുറോയ് എന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. കേയറോയ് എന്ന പൗരാവകാശ പ്രവര്‍ത്തകയാണ് കാജുവിനെ മകളായി ദത്തെടുത്തത്. അന്ന് കാജുവിന് മൂന്നു വയസ്സ്. കേയയ്‌ക്കൊപ്പം അമേരിക്കയിലേക്കു പോയ കാജു 18 വര്‍ഷത്തിനു ശേഷം 2002 ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. അവള്‍ക്കൊരു പ്രധാന ലക്ഷ്യമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളാരെന്നു കണ്ടത്തണം. മലമ്പനി പിടിപെട്ടാണ് അവര്‍ മരിച്ചത് എന്നാണ് വളര്‍ത്തമ്മ അവളോട് പറഞ്ഞിരുന്നത്. മലമ്പനിയല്ല കലാപമാണ് മാതാപിതാക്കളെയും അനുജനെയും തനിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഒടുവില്‍ അവള്‍ക്ക് ബോധ്യമാവുന്നു. സിഖ് കുടുംബത്തിലാണ് തന്റെ ജനനമെന്നും അമു എന്ന അമൃതയാണ് താനെന്നും കാജു തിരിച്ചറിയുന്നു. കാജുവിന്റെ വ്യക്തിപരമായ ദുഃഖത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് തുടങ്ങുന്ന ഇതിവൃത്തം ക്രമേണ വികസിച്ച് സിഖ് സമുദായത്തിന്റെ കഠിനവ്യഥകളിലാണ് ചെന്നുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ അക്രമികള്‍ സംഹാരതാണ്ഡവമാടിയ ഇരുണ്ടനാളുകളാണ് സംവിധായിക കാണിച്ചുതരുന്നത്. സി.പി.എം.നേതാവ് വൃന്ദ കാരാട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. കാജുറോയിയുടെ വളര്‍ത്തമ്മയായി വരുന്ന വൃന്ദ, രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായതിനാലാവണം വൃന്ദകാരാട്ട് ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. സുഭാഷിണിഅലിയും 'അമു'വില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്. 2002-ല്‍ തുടങ്ങുന്ന സിനിമ 18 വര്‍ഷം പിറകോട്ട് സഞ്ചരിച്ച് വീണ്ടും 2002-ല്‍ത്തന്നെ എത്തിനില്‍ക്കുന്നു. അപ്പോള്‍, മറ്റൊരുകലാപത്തിന്റെ സൂചനയാണ് നമുക്ക് കിട്ടുന്നത്.ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവത്തിന്റെ ടി.വി.വാര്‍ത്ത കാണിച്ചുകൊണ്ടാണ് 'അമു' അവസാനിക്കുന്നത്. ഭീതിയുടെ ആവര്‍ത്തനമായി കലാപങ്ങള്‍ പിറകെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ക്യാമറ പിന്മാറുകയാണ്. യാദൃച്ഛികമായാണെങ്കിലും 'അമു'വിന്റെ അവസാനരംഗത്തുനിന്നാണ് 'പര്‍സാനിയ' തുടങ്ങുന്നത്. ഗോധ്ര സംഭവത്തിനുശേഷം അഹമ്മദാബാദിലുണ്ടായ കലാപമാണ് 'പര്‍സാനിയ'യുടെ പശ്ചാത്തലം. സിനിമാ ഓപ്പറേറ്ററായ സൈറസ് പിത്തവാല (നസിറുദ്ദീന്‍ഷാ)യുടെ കുടുംബമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദു. സന്തുഷ്ടമായ ഈ പാര്‍സി കുടുംബത്തിന് കലാപം നല്‍കിയത് തീരാവേദനയാണ്. കലാപം തകര്‍ത്തെറിഞ്ഞ ഒട്ടേറെ കുടുംബങ്ങളുടെ പ്രാതിനിധ്യമാണ് സൈറസ്‌കുടുംബം വഹിക്കുന്നത്. സൈറസും ഭാര്യയും രണ്ടു മക്കളും. മക്കളില്‍ മൂത്തവനാണ് പത്തുവയസ്സുകാരനായ പര്‍സാന്‍. കലാപത്തില്‍ അവനെ കാണാതാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ദിനം സ്വപ്‌നം കണ്ടുനടന്നവനാണ് പര്‍സാന്‍. ചോക്കലേറ്റും ഐസ്‌ക്രീമുംകൊണ്ടു നിറച്ച പര്‍സാനിയ എന്ന ഭാവനാലോകം അവന്‍ സൃഷ്ടിച്ചെടുത്തു. അവിടെ തന്റെ കൊച്ചുപെങ്ങളെയും അവന്‍ സങ്കല്പിച്ചു. നിഷ്‌കളങ്കമായ അവന്റെ ബാല്യമാണ് കലാപം കവര്‍ന്നെടുത്തത്. പക്ഷേ, അവന്‍ മരിച്ചു എന്ന് ആ കുടുംബം വിശ്വസിക്കുന്നില്ല. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ സൈറസ് മകനെ അന്വേഷിച്ചുനടന്നു. ഒമ്പതുദിവസം ഉണ്ണാവ്രതമെടുത്ത് അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണാ കുടുംബം. മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കാന്‍ വരുന്ന അലന്‍ എന്ന അമേരിക്കക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ കഥ പറയുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ ഹിംസയുടെ താണ്ഡവമാണ് ആ വിദേശി കാണുന്നത്. കലാപത്തിലെ കൊടുംക്രൂരതകള്‍ പലതും ദൃശ്യവത്കരിക്കാതെ വിടുന്നുണ്ട് സംവിധായകന്‍. ഈ ഔചിത്യത്തെ ശ്ലാഘിക്കണം. ദൃശ്യങ്ങള്‍ക്കു പകരം ശക്തമായ വാക്കുകളാണ് ധോലാക്കിയ ഉപയോഗിക്കുന്നത്. ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ തെളിവെടുപ്പ് സിനിമയിലെ ഒരു പ്രധാന മുഹൂര്‍ത്തമായി മാറുകയാണ്. കാടത്തത്തിനിരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലൂടെ കലാപനാളുകളുടെ പൊള്ളുന്ന ചിത്രം നമുക്ക് കിട്ടുന്നു. ചടുലമായ എഡിറ്റിങ്ങിലൂടെയാണിത് സാധിച്ചിരിക്കുന്നത്. തെളിവെടുപ്പുവേളയില്‍ സൈറസിന്റെ ഭാര്യ ഷെര്‍നാസ് (സരിക) ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാ ക്രൂരതകളും കാണേണ്ടിവന്ന ആറു വയസ്സുകാരിയായ തന്റെ മകളുടെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് ആ അമ്മ വ്യാകുലപ്പെടുന്നത്. 'പര്‍സാനിയ'യിലൂടെ സംവിധായകന്‍ പങ്കുവെക്കുന്നത് ഈ ആശങ്കയാണ്. Posted by T Suresh Babu at 6:12 AM 3 comments: Labels: സിനിമ Thursday, October 1, 2009 അന്ധതയുടെ നഗരം അസാധ്യതയുടെ സാധ്യതയും സ്വപ്‌നങ്ങളും മിഥ്യകളുമാണ്‌ എന്‍െറ നോവലുകളുടെ വിഷയം'' എന്ന്‌ പ്രഖ്യാപിച്ച പോര്‍ച്ചുഗീസ്‌ എഴുത്തുകാരനാണ്‌ ഷൂസെ സാരമാഗോ. 1995-ല്‍ അദ്ദേഹം പോര്‍ച്ചുഗീസ്‌ ഭാഷയില്‍ എഴുതിയ `ബ്ലൈന്‍ഡ്‌നെസ്‌' (അന്ധത) എന്ന നോവല്‍ വിചിത്രാനുഭവങ്ങളുടെ ലോകമാണ്‌ തുറന്നിടുന്നത്‌. ഈ നോവല്‍ സിനിമയാക്കുന്നതിനോട്‌ സാരമാഗോവിനു തീരെ സമ്മതമുണ്ടായിരുന്നില്ല. സിനിമ വഴങ്ങാത്ത ഏതെങ്കിലും സംവിധായകന്‍െറ കൈകളില്‍ എത്തിപ്പെട്ടാല്‍ നോവലിന്‍െറ ജീവന്‍ നഷ്‌ടപ്പെട്ടുപോകുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഒടുവില്‍ താനുന്നയിച്ച വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന്‌ ഉറപ്പു കിട്ടിയപ്പോഴാണ്‌ സാരമാഗോ `ബ്ലൈന്‍ഡ്‌നെസ്സി'ന്‍െറ ചലച്ചിത്രഭാഷ്യത്തിനു സമ്മതം മൂളിയത്‌. സിനിമയാക്കാമെന്ന്‌ ഏറ്റത്‌ പ്രശസ്‌ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറെല്ലസ്‌ ആണ്‌. പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ സംവിധായകന്‍െറ പേര്‌. `സിറ്റി ഓഫ്‌ ഗോഡ്‌' എന്ന `തലതിരിഞ്ഞ' ചിത്രമെടുത്ത്‌ പ്രേക്ഷകരെയും നിരൂപകരെയും ഞെട്ടിച്ചയാളാണ്‌ മീറെല്ലസ്‌. (2002-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച `സിറ്റി ഓഫ്‌ ഗോഡ്‌' പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ചിത്രമാണ്‌. സിനിമയുടെ സൗന്ദര്യശാസ്‌ത്ര സങ്കല്‌പങ്ങളെ പാടെ നിരാകരിച്ച ഈ സിനിമ 1970-കളില്‍ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ തഴച്ചുവളര്‍ന്നിരുന്ന ചേരികളിലെ കുടിപ്പകയുടെ കഥ പറയുന്നു. തെരുവില്‍നിന്ന്‌ കണ്ടെടുത്ത അറുപതോളം യുവാക്കളായിരുന്നു ഇതിലെ അഭിനേതാക്കള്‍.) 2008-ലാണ്‌ `ബ്ലൈന്‍ഡ്‌നെസ്‌' സിനിമയാകുന്നത്‌. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്‌ഘാടന ചിത്രമായിരുന്നു ഇത്‌. `സിറ്റി ഓഫ്‌ ഗോഡ്‌' പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ്‌ `ബ്ലൈന്‍ഡ്‌നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ അക്ഷരങ്ങളില്‍ നിന്ന്‌ ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ്‌ മീറെല്ലസ്‌. പേരില്ലാത്ത ഏതോ രാജ്യത്തെ ഏതോ നഗരത്തിലാണ്‌ കഥ നടക്കുന്നത്‌. അന്ധത പകര്‍ച്ചവ്യാധിയായി അവിടെ പ്രത്യക്ഷപ്പെടുന്നു. പൊടുന്നനെയാണ്‌ ആള്‍ക്കാരുടെ കാഴ്‌ച നഷ്‌ടപ്പെടുന്നത്‌. രോഗിയുമായി ബന്ധപ്പെടുന്നവരൊക്കെ അന്ധരായി മാറുന്നു. ഭീതിദമായ ഈ അത്ഭുതപ്രതിഭാസത്തെ ശാസ്‌ത്രലോകത്തിനു വ്യാഖ്യാനിക്കാനാവുന്നില്ല. നിരത്തില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു. ആകാശത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു. അപകടം പേടിച്ചാരും വാഹനങ്ങള്‍ നിരത്തിലിറക്കാതായി. ഭരണകൂടം ഉണര്‍ന്നു. രോഗബാധിതരെയെല്ലാം മറ്റുള്ളവരില്‍ നിന്നകറ്റി പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായി. നഗരത്തിലെ ഡോക്ടറെയും രോഗം ബാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍െറ ഭാര്യ രോഗത്തില്‍നിന്ന്‌ രക്ഷപ്പെടുന്നു. താനും അന്ധയാണെന്ന്‌ പറഞ്ഞ്‌ അവരും ഡോക്ടറെ അനുഗമിക്കുന്നു. സെല്ലിലെത്തുന്ന രോഗികള്‍ക്ക്‌ സഹായിയായി മാറുകയാണ്‌ ആ വനിത. കാഴ്‌ചയില്ലാത്തവരുടെ ലോകത്തില്‍ എല്ലാറ്റിനും സാക്ഷിയാകേണ്ടിവരുന്നു അവര്‍ക്ക്‌. രോഗികള്‍ വര്‍ധിച്ചതോടെ സെല്ലുകളില്‍ അസ്വസ്ഥത പടരുന്നു. അരക്ഷിതാവസ്ഥ അവരെ വേട്ടയാടുന്നു. പക്ഷേ, അന്ധതയുടെ ലോകത്തും അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ല. സഹാനുഭൂതിയും സേ്‌നഹവും മാത്രമല്ല പകയും അധികാരത്തര്‍ക്കവും നിലനില്‌പിനായുള്ള പോരാട്ടവും ലൈംഗികചൂഷണവും അവിടെ നമ്മള്‍ കാണുന്നു. പുറംലോകത്തിന്‍െറ നേര്‍പ്പതിപ്പായി മാറുന്നു അകംലോകവും. എവിടെയും ഏതവസ്ഥയിലും മനുഷ്യന്‍െറ അടിസ്ഥാനചോദനകളും സ്വഭാവങ്ങളും മാറുന്നില്ല എന്ന്‌ രേഖപ്പെടുത്തുകയാണ്‌ സാരമാഗോ. നമ്മുടെയൊക്കെ സംസ്‌കാരം എത്ര ലോലമാണെന്നും എത്ര എളുപ്പത്തിലാണ്‌ അത്‌ തകര്‍ന്നുവീഴുന്നതെന്നുമുള്ള നോവലിസ്റ്റിന്‍െറ ദര്‍ശനമാണ്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ സംവിധായകന്‍ മീറെല്ലസ്‌ പറയുന്നു. (ആത്മീയതയില്‍ നിന്നകന്നുപോയ ഒരു ജനതയ്‌ക്ക്‌ സ്വാഭാവികമായി ഏല്‍ക്കേണ്ടിവന്ന ശിക്ഷയാണ്‌ നോവലില്‍ പരാമര്‍ശിക്കുന്നതെന്നും വ്യാഖ്യാനിക്കാവുന്നതാണ്‌). കഥാപാത്രങ്ങളുടെ കാഴ്‌ച നഷ്‌ടപ്പെടുന്ന രീതി വിചിത്രമാണ്‌. ഇവിടെ അന്ധത എന്നത്‌ ഇരുട്ടല്ല, കടുംവെളിച്ചമാണ്‌. വെളിച്ചത്തിന്‍െറ ഒരു സമുദ്രം അവരുടെ കണ്ണുകളിലേക്ക്‌ കുത്തിക്കയറുകയാണ്‌. മുന്നിലെ തീക്ഷ്‌ണപ്രകാശത്തില്‍ അവര്‍ക്ക്‌ കാഴ്‌ച അസാധ്യമാകുന്നു. (വൈറ്റ്‌ സിക്ക്‌നസ്‌ എന്നാണ്‌ സര്‍ക്കാര്‍വക്താവ്‌ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്‌). നഗരത്തിലെ തിരക്കേറിയ ജങ്‌ഷനില്‍ തന്‍െറ കാറില്‍ സിഗ്‌നനല്‍ കാത്തുകിടക്കുന്ന ഒരു യുവാവിന്‍െറ കാഴ്‌ച നഷ്‌ടപ്പെടുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. പിന്നെ, യുവാവിനെ പരിശോധിച്ച ഡോക്ടറുടെയും യുവാവിനെ സഹായിച്ച കാര്‍മോഷ്‌ടാവിന്‍െറയും കാഴ്‌ച പോകുന്നു. ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു `അന്ധകുടുംബം' രൂപംകൊള്ളുകയാണ്‌ അവസാനരംഗത്തില്‍. അപ്പോഴേക്കും ആദ്യം രോഗബാധിതനായ യുവാവിന്‌ കാഴ്‌ച തിരിച്ചുകിട്ടുന്നു. അവിടെ ആഹ്ലാദത്തിന്‍െറയും പ്രതീക്ഷയുടെയും ആരവം. എല്ലാവര്‍ക്കും കാഴ്‌ച വീണ്ടുകിട്ടുമെന്ന്‌ സൂചന നല്‍കിക്കൊണ്ടാണ്‌ 115 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുന്നത്‌. (ബ്ലൈന്‍ഡ്‌നെസ്സി'ന്‌ 2004-ല്‍ സാരമാഗോ തുടര്‍ച്ച എഴുതിയിട്ടുണ്ട്‌. `സീയിങ്‌' (കാഴ്‌ച) എന്നാണീ നോവലിന്‍െറ പേര്‍). നോവലിലെപ്പോലെ സിനിമയിലും കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. യുവാവ്‌, കറുത്ത കണ്ണട ധരിച്ച യുവതി, ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കാര്‍മോഷ്‌ടാവ്‌, എന്‍ജിനീയര്‍, ഫാര്‍മസിസ്റ്റ്‌, വൃദ്ധന്‍, പയ്യന്‍ തുടങ്ങിയവരൊക്കെയാണ്‌ കഥാപാത്രങ്ങള്‍. വിഷയത്തിനനുയോജ്യമായ രീതിയിലാണ്‌ ഛായാഗ്രഹണം. പല രംഗങ്ങളും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമയിലേതുപോലെയാണ്‌. വെളുപ്പിനാണ്‌ പ്രാധാന്യം. ഇടയ്‌ക്കിടെ സ്‌ക്രീനില്‍ വെളുപ്പ്‌ പടരുന്നു. അവ്യക്തമായ നിഴല്‍രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ സിനിമയെ്‌ക്കതിരെ ചില വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്‌. അമേരിക്കയിലെ `നാഷണല്‍' ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡ്‌' എന്ന സംഘടനയാണ്‌ പ്രതിഷേധസ്വരമുയര്‍ത്തിയത്‌. അന്ധസമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. സംവിധായകന്‌ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുണ്ട്‌: ``അന്ധരെക്കുറിച്ചുള്ള സിനിമയല്ലിത്‌. മനുഷ്യസ്വഭാവത്തെക്കുറിച്ചാണിതില്‍ പറയുന്നത്‌.''
ഡിജിറ്റല്‍ , അതിനെന്താ സംശയം എന്നല്ലേ ? അനലോഗ് എന്നതിന് വിപരീതം ആയി കംപുടിംഗ് ചരിത്രത്തില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന വാക്ക് പള്‍സ്‌ എന്നായിരുന്നു. George Stibitz എന്ന വ്യക്തിയെ കുറിച്ച് കേടിട്ടുണ്ടോ , അദേഹം ആണ് ആദ്യം ആയി പള്‍സ്‌ എന്ന വാക്കില്‍ ഇഷ്ട കുറവ് രേഖപെടുതുകയും ഡിജിറ്റല്‍ എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്തത് DIGIT എന്ന വാക്കിന് ഒരു കാലത്ത് പൂജ്യം മുതല്‍ ഒന്‍പതു വരെ എന്ന അര്‍ഥത്തിലും , അതിലും കൂടുതല്‍ ആയി കൈയ്യിലെ പത്തു വിരലുകള്‍ എന്ന അര്‍ഥവും ആണ് ഉണ്ടായിരുന്നത് . നിങ്ങളുടെ ഡോക്ടര്‍ വിരലുകള്‍ ഉപയോഗിച്ച് അമര്‍ത്തി നോക്കി നിങ്ങളുടെ ആന്തരിക അവയവങ്ങളുടെ പ്രശ്നങ്ങള്‍ നോക്കുന്നതിനു ആണ് ആ കാലത്ത് ഡിജിറ്റല്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നത് , 1942 ഇല്‍ ആണ് ജോര്‍ജ് ഈ നിര്‍ദേശം നല്‍കുകയും നമുക്ക് ഒക്കെ സുപരിചിതം ആയ ഡിജിറ്റല്‍ എന്ന വാക്ക് നാം ഉപയോഗിക്കുന്ന അര്‍ഥത്തില്‍ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തത്. ഈ വിവരങ്ങള്‍ ഒക്കെ എനിക്ക് കിട്ടിയത് ഈ പേജില്‍ നിന്നാണ് , മൂല കൃതി വായിക്കണം എന്നുള്ളവര്‍ക്ക് ഇവിടെ പോകാംhttps://en.wikipedia.org/wiki/George_Stibitz ഇത്തരം ഒരു ചര്‍ച്ചയും അതിന്റെ മറുപടികളും https://www.facebook.com/virtualshyam എന്ന പേജില്‍ ഉണ്ടാവും കേട്ടോ . അതില്‍ നിന്നും തെരഞ്ഞെടുത്തവ http://shyamlal.com എന്ന വെബ്‌ സൈറ്റില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യാം . ഷെയര്‍ ചെയ്തും whatsapp / telegram സന്ദേശങ്ങള്‍ വഴിയും നിങ്ങളുടെ സുഹൃത്തുക്കളില്‍ എത്തിക്കുമല്ലോ അല്ലെ
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ശ്രേഷ്ഠ ജീവിതമാണ് പരമേശ്വര്‍ജിയുടേതെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രചാരകനെന്ന നിലയില്‍ രാഷ്ടത്തിനായി സര്‍വതും തൃജിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം ജീവിതങ്ങള്‍ മാതൃകയാക്കണം.അദ്ദേഹത്തിന്‍റെ ജീവിതം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു. ലക്ഷ്യം നേടാന്‍ ആത്മവിശ്വാസം പരമപ്രധാനമാണ്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ദേശീയ പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയുമായ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മോഹന്‍ ഭാഗവത്. എല്ലാം ത്യജിച്ച് പരമേശ്വര്‍ജി പ്രചാരകനായത് വ്യക്തിപരമായി എന്തെങ്കിലും നേടാനായിരുന്നില്ല. സംസ്‌കൃതിയുടേയും സമാജത്തിന്‍റെയും ഉന്നതി എന്ന ഏക ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രത്തിന്‍റെ സംസ്‌കാരം സംരക്ഷിക്കേണ്ടത് കടമയാണെന്ന അറിവ് പരമേശ്വര്‍ജിക്കുണ്ടായിരുന്നു. വ്യക്തമായ മൂല്യബോധവും കൃത്യമായ ലക്ഷ്യവും ഉണ്ടെങ്കില്‍ ആഗ്രഹിക്കുന്നതെന്തും നേടാനാകുമെന്ന് പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതം പഠിപ്പിക്കുന്നു. ലക്ഷ്യപൂര്‍ത്തിക്കുള്ള ശക്തി കിട്ടണമെങ്കില്‍ ആത്മവിശ്വാസം കൂടിയേ തീരൂ. പരമേശ്വര്‍ജിയുടെ ജീവിതം നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. മുല്യങ്ങള്‍ ശാശ്വതമാണ്. എന്നാല്‍ കാലാകാലങ്ങളില്‍ അവയെ ഉയര്‍ത്തിപ്പിടിക്കാന്‍ മഹത് ജീവിതങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ജീവിതമാണ് പരമേശ്വര്‍ജിയുടേത് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവേകാന്ദ വേദിക് മിഷന്‍ അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി, സുരേഷ് ഗോപി എംപി, ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി. സദ്ഭാവനാനന്ദ, കെപിഎംഎസ് അധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കവി പി. നാരായണക്കുറുപ്പ്, വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ്. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. പരമേശ്വര്‍ജിയുടെ ലേഖന സമാഹാരത്തിന്റെ പ്രകാശനം ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ സജിനാരായണന് കോപ്പി നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. ഹിന്ദുരാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പ് എന്ന പുസ്തകത്തെ
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
” ചാച്ചൻ ഇത് വാങ്ങിയത് മോശമായി പോയോ മോളെ….? നിസ്സഹായത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അയാൾ അത് ചോദിച്ചപ്പോൾ അവൾ കരഞ്ഞു പോയിരുന്നു… ‘അല്ല ചാച്ചാ….! ചേട്ടായി പറഞ്ഞത് തന്നെയാണ് സത്യം, ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കേണ്ട ചേട്ടായിക്കൊപ്പം അല്ലേ, ചേട്ടായിയുടെ കാര്യങ്ങളൊക്കെ നോക്കി അവിടുത്തെ വീട്ടിൽ, ഇത്രയും കാലം എന്നെ വളർത്തി വലുതാക്കിയ അമ്മച്ചിയെം ചാച്ചനെയും ഒക്കെ വിട്ട് അവിടേക്ക്, ചേട്ടായി പറഞ്ഞതു പോലെ കാശ് ഇങ്ങോട്ട് തന്നെ ആണ് തരേണ്ടത്, ഇതൊക്കെയാണ് സത്യമെങ്കിലും നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ചിന്തിക്കുന്നവരെ വളരെ കുറവ് ആണ് ചാച്ചാ, ചാച്ചന്റെ തീരുമാനം തെറ്റായിപ്പോയില്ല എന്ന് എനിക്ക് മനസിലായി…. ചേട്ടായി പോലെ ചിന്തിക്കുന്ന എത്ര പേരുണ്ട് ഈ സമൂഹത്തിൽ, അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് ഔസേപ്പിനും സമാധാനമായത്…. അത്‌ വരെ മകൾ കൂടി തന്നെ ഒന്നിനും കഴിയാത്ത ഒരു വ്യക്തിയായി മുദ്രകുത്തും എന്നായിരുന്നു അയാളുടെ ഭയം…. അകത്തു നിന്ന രണ്ടുജോഡി കണ്ണുകളിലും മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി രണ്ടുപേരും കണ്ടിരുന്നു…..! നിശയ്ക്ക് സൗന്ദര്യം ഏകുവാൻ ആകാശത്ത് വിരിഞ്ഞ പൊൻ താരങ്ങൾ മാത്രം അലങ്കാരം ചൂടിയ രാത്രി…. ഏറെ സമാധാനത്തോടെ നിലാവിലേക്ക് നോക്കി കിടക്കുമ്പോൾ അവളുടെ മനസ്സിലും ഒരു വെള്ളി നിറമുള്ള സ്വപ്നം എത്തി, അലക്സിനെ മുഖം…! അതിമനോഹരമായ ആ രാത്രിയിൽ അവളുടെ ചിന്തകളിൽ എല്ലാം അവൻ നിറഞ്ഞു നിന്നു…. ഏതു പെണ്ണും ആഗ്രഹിക്കുന്ന സ്വഭാവമുള്ള ആണൊരുത്തൻ, അവന് തനിക്ക് സ്വന്തം ആകുന്ന ആ സുന്ദര ദിനങ്ങളെ പറ്റി അവൾ ചിന്തിച്ചു തുടങ്ങി, പ്രണയമല്ല ബഹുമാനത്തിൽ കലർന്ന ഒരു ഇഷ്ടം…! ഒരിക്കൽ പോലും പ്രണയം തോന്നിയിട്ടില്ലാത്ത ഒരുവന് വേണ്ടു ആദ്യമായി അവളുടെ മനസ്സ് പ്രണയത്തിൻറെ ഭാഷകൾ രചിച്ചു തുടങ്ങി….!ഒരു നിമിഷം ഹൃദയമിടുപ്പ് പോലും മിടിച്ചത് ആ ഒരുവന് വേണ്ടി ആയിരുന്നു എന്ന് തോന്നി…!അത്രമേൽ പ്രിയപ്പെട്ട ആ അപരിചിതന് വേണ്ടി…! പിറ്റേദിവസം ഉച്ചയ്ക്കാണ് ചാച്ചൻ വിളിച്ചത്, വൈകുന്നേരം അല്പം നേരത്തെ ഇറങ്ങുമോ എന്നും മനസമ്മതത്തിനു വേണ്ട സാധനങ്ങൾ ഒക്കെ എടുക്കാൻ പോകാമെന്നും ചേട്ടായിയുടെ വീട്ടിൽ നിന്നും ആരൊക്കെയോ വരുന്നുണ്ടെന്നും ചാച്ചൻ പറഞ്ഞപ്പോൾ ഡോക്ടറോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ് നേരെ ഡോക്ടറുടെ മുറിയിലേക്കാണ് ചെന്നത്….. കാര്യം ചോദിച്ചപ്പോൾ ഡോക്ടർ സമ്മതിക്കുകയും ചെയ്തിരുന്നു, അതോടൊപ്പം അതുവരെ ചിരി അന്യമായിരുന്ന ആ മുഖത്ത് തന്നെ നോക്കി ഒന്നു പുഞ്ചിരി വിടർന്നു…. എന്നിട്ട് മുഖത്തേക്ക് നോക്കി പറഞ്ഞു, ” അലക്സ് പറഞ്ഞിരുന്നു കാര്യങ്ങളൊക്കെ…. തൻറെ ഭാഗ്യമാണ് അലക്സ്, വളരെ കുറച്ചുകാലത്തെ പരിചയം ഉള്ളൂ എനിക്ക് അലക്സും ആയിട്ട്, പക്ഷേ ഒരു കാര്യം ഉറപ്പാണ് അലക്സിനെ വിവാഹം കഴിക്കുന്ന പെൺകുട്ടി ഭാഗ്യവതി ആയിരിക്കും…. നല്ലൊരു മനസ്സുണ്ട് അയാൾക്ക്..! ഡോക്ടർടേ നാവിൽ നിന്നും വന്ന വാക്കുകൾ അത്ഭുതമായിരുന്നു നൽകിയത്…. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ഒരു വ്യക്തി, വല്ലപ്പോഴും മാത്രം പുഞ്ചിരിച്ചു കാണുന്ന മുഖം…. പക്ഷേ ആ ഒരാളെ പറ്റി പറഞ്ഞപ്പോൾ മാത്രം ആ മുഖത്ത് വന്ന പല വിധ ഭാവങ്ങൾ… വിടർന്ന കണ്ണുകളും വാചാലമാകുന്ന ചോടികളും അവളെ അത്ഭുതപ്പെടുത്തി…. ആദ്യമായാണ് ഡോക്ടർ ഒരാളെ പറ്റി ഇങ്ങനെ സംസാരിക്കുന്നത് പോലും കേൾക്കുന്നത്, പരിചയപ്പെടുന്ന എല്ലാവരെയും ഹൃദയത്തോട് ചേർത്തു നിർത്തുന്ന അലക്സിന്റെ വ്യക്തിത്വത്തോട് വീണ്ടും വീണ്ടും അവൾക്ക് ബഹുമാനം തോന്നി…. അറിയും തോറും ആ ഒരുവൻ തന്നിൽ വേരൂന്നി കൊണ്ടിരിക്കുകയാണ്… ഒരു ചെറു പുഞ്ചിരി ഡോക്ടർക്ക് സമ്മാനിച്ച് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും മനസ്സിൽ മുഴുവൻ ഡോക്ടർ പറഞ്ഞ വാചകങ്ങൾ ആയിരുന്നു… ” ഭാഗ്യവതി…!” കഴിഞ്ഞ പോയതൊക്കെ തൻറെ നന്മയ്ക്കുവേണ്ടി ദൈവം കാത്തു വച്ചത് ആണെന്ന് ചിന്തിക്കുവാൻ ആയിരുന്നു അപ്പോൾ അവൾക്കിഷ്ടം….. വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടിരുന്നു, സണ്ണിച്ചായന്റെ വണ്ടി മുറ്റത്ത് കിടക്കുന്നത്…. ഫോൺ വിളിച്ച് ആരെയൊ സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്… മുറ്റത്തെ ചാമ്പ മരത്തിലെ ചുവട്ടിൽ തന്നെ കണ്ടതും ഒരു പുഞ്ചിരി നൽകി വീണ്ടും ഫോണിൽ ശ്രദ്ധകേന്ദ്രീകരിച്ചു, അകത്തേക്ക് ചെന്നപ്പോൾ ആശ ചേച്ചിയും ജീനയും ഒക്കെ നിൽക്കുകയാണ്…. തന്നെ കാത്തുനിൽക്കുകയാണ് എന്ന് വ്യക്തമായിരുന്നു…. വലിയ സന്തോഷത്തിലാണവർ ” അമ്മച്ചി വന്നിട്ടില്ല….! കാലിൽ നീര് ആണ്… ഞാനും ജീനയും ഉണ്ട്, ഇപ്പോൾ തന്നെ അങ്ങ് പോകാം, നമുക്ക് ഡ്രസ്സ് എടുക്കാം…. ആശചേച്ചി ആണ് അരികിൽ വന്ന് പറഞ്ഞത് ” ഞാൻ ഈ ഡ്രസ്സ് മാറിയിട്ട് വരാം…. ചിരിയോടെ പറഞ്ഞു… ” അയ്യോ പതുക്കെ മതി….! ഡ്രസ്സ് ഒക്കെ മാറി ചായകുടിച്ച് പതുക്കെ പോയാൽ മതി, ” സണ്ണിചായൻ പറയുന്നത് നമുക്ക് എല്ലാവർക്കും കൂടെ ഇന്ന് വൈകിട്ട് ഡിന്നർ പുറത്തു നിന്ന് കഴിക്കാം എന്ന്, ഉൽസാഹത്തോടെ ജീന പറഞ്ഞു ” അതെ…! കൊച്ചു പോയി കുളിച്ച് ചായ ഒക്കെ കുടിച്ചിട്ട് വാ, ഞങ്ങൾ ചായ ഒക്കെ കുടിച്ചിട്ട് ഇരിക്കുകയാ… ആശ ചേച്ചി പറഞ്ഞു… ” ഞാൻ എന്നാ ഒന്ന് കുളിച്ചിട്ട് വരാം… എല്ലാവരെയും ഒന്നു നോക്കി പുഞ്ചിരിച്ചു, അകത്തേക്ക് പോയി നോക്കിയപ്പോൾ അടുക്കളയിൽ എന്തൊ വറുക്കുകയും പൊരിക്കുകയും ആണ് അമ്മച്ചി….അടുത്ത് സഹായങ്ങളും ആയി ചാച്ചനും ഉണ്ട്…. ഇടയ്ക്ക് അമ്മച്ചിയുടെ ഭാഷയിൽ ചാച്ചൻ അമ്മച്ചിയോടു എന്തൊ പറയുന്നതും അത്‌ കേട്ട് അമ്മച്ചി ചിരിക്കുന്നതും കണ്ടപ്പോൾ മനം നിറഞ്ഞു…! എത്ര ദിവസങ്ങൾക്ക് ശേഷം ആണ് ഗാദ്ഗധം മാത്രം നിറഞ്ഞു നിന്ന ആ ചൊടി പുഞ്ചിരിക്ക് വഴി മാറിയത്….. കുളിയൊക്കെ കഴിഞ്ഞ് ഒരു ഇളംറോസ് നിറത്തിലുള്ള കോട്ടൺ ചുരിദാർ എടുത്തണിഞ്ഞു…. ഒരുങ്ങൽ ഒന്നും പതിവില്ലെങ്കിലും അന്ന് എന്തോ മനസ്സ് പറഞ്ഞു ഒന്ന് ഒരുങ്ങാൻ…. എങ്ങനെ ഒരുങ്ങും….? സംഗീത ചേച്ചി ഒരുങ്ങും പോലെ ഒരുങ്ങിയാലോ…,? അപ്പോൾ ഇഷ്ടം ആയാലോ..? ഒരു നിമിഷം മനസ്സിലേക്ക് ഓർമ്മ വന്നത് അതാണ്…. പെട്ടെന്ന് ചേച്ചി ഒരുങ്ങുന്നത് പോലെ മുടി ഒന്ന് കെട്ടി, ചുവന്ന പൊട്ടാണ് സാധാരണ ചേച്ചി തോടാറുള്ളത്, ചെറിയ ചുവന്ന പൊട്ട് ഡ്രോയർ മുഴുവൻ തപ്പി ഒരു പൊട്ടിന് വേണ്ടി, അവസാനം ഒരു മെറൂൺ നിറത്തിലുള്ള പൊട്ട് കയ്യിൽ കിട്ടിയപ്പോൾ അതൊന്നു കുത്തി… മൊത്തത്തിൽ സംഗീത ചേച്ചി ഒരുങ്ങുന്ന രീതിയിലൊക്കെ ഒന്ന് ഒരുങ്ങി, കണ്ണിൽ മഷി എഴുതി, ഇരു വശവും ആയി മുടി പകുത്തു ക്ലിപ്പ് ഇട്ടു, കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തൻറെ പ്രതിരൂപം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി…. എന്തിനാണ് ഈ അനുകരണങ്ങൾ…? മറ്റൊരാളിലൂടെ തന്നെ സ്നേഹിക്കുന്ന അലക്സ് ചേട്ടായി ആണോ താൻ ആഗ്രഹിക്കുന്നത്….? ഒരിക്കലുമല്ല, തന്നെ താനായി തന്നെ സ്നേഹിക്കുന്ന ഒരുവൻ … അങ്ങനെയാവണം, ഈ കാട്ടിക്കൂട്ടലുകൾക്ക് അർത്ഥമില്ലെന്ന് തോന്നി….. അല്ലെങ്കിലും പ്രണയം നമ്മെ കൊണ്ട് പലതും ചെയ്യിപ്പിക്കുകയാണല്ലോ, ഒരുങ്ങിയ രീതി എല്ലാം അപ്പോൾ തന്നെ മാറ്റി… നെറ്റിയിൽ നിന്നും പൊട്ട് എടുത്തു മാറ്റി… നനഞ്ഞ തോർത്തു കൊണ്ട് കണ്ണിലെ മഷി തൂത്തു കളഞ്ഞു, സാധാരണ കെട്ടുന്നത് പോലെ ഒരു വശത്തുനിന്നും മുടി ചീകി കുളി പിന്നൽ ഇട്ടു, സദാ തൊടുന്ന കറുത്ത കുഞ്ഞുപൊട്ട് മാത്രം മുഖത്തിന് അലങ്കാരമായി… തന്നിലൂടെ സംഗീത ചേച്ചിയെ ഓർമ്മിപ്പിക്കുക അല്ല തന്റെ ലക്ഷ്യം, തന്നെ താനായി കണ്ടു സ്നേഹിക്കുക…. സംഗീത ചേച്ചിക്ക് പകരക്കാരി ആവണ്ട തനിക്ക്… ആ മനസ്സിൽ താൻ മാത്രം ആവുകയാണ് വേണ്ടത്…. മറ്റൊരാൾക്ക് നൽകിയ സ്നേഹത്തിൻറെ ബാക്കി തനിക്ക് വേണ്ട, അത്രമേൽ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ തൻറെ മനസ്സ് ശഠിക്കുന്നത് ആ സ്നേഹം പൂർണമായി കിട്ടുവാൻ വേണ്ടിയാണ്…. സംഗീത ചേച്ചിക്ക് നൽകിയ സ്നേഹത്തിൻറെ ഒരു അംശം തനിക്ക് വേണ്ടി ഔദാര്യമായി നൽകുകയെന്നത് തനിക്ക് വേണ്ട…. തനിക്ക് വേണ്ടത് ആ മനസ്സ് മുഴുവൻ താൻ ആവുകയാണ്…. അവിടെ താൻ മാത്രമുണ്ടാകുന്ന ദിനമാണ്, അത്‌ തന്റെ സ്നേഹത്തിൽ ചാലിച്ച സ്വർത്ഥത ആണ്… കാരണം അവൻ താൻ ആയി തന്നെ തന്നെ അറിയണം, സ്നേഹിക്കണം, അവന്റെ ഉള്ളം തനിക്ക് ആയി മാത്രമാകുന്നു ദിനം ഉണ്ടാവണം…… തുടരും….!🥀…കാത്തിരിക്കൂ..💚
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ പരിധിയിലെ 25 സ്കൂളുകളിൽ നിന്നായി അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 101 പേർ ക്യാമ്പിൽ പങ്കാളികളായി . ദുരന്തനിവാരണം , ഫസ്റ്റ് എയ്ഡ് , ഫയർ ഫൈറ്റിങ് തുടങ്ങിയ മേഖലകളിൽ തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസ്സാർഡ് അനലിസ്റ്റ് അതുല്ല്യ തോമസ് ,ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ സ്റ്റിയർ ഇന്ത്യ പി പി നൗഷാബ ,ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ശിവദാസൻ , ഗുരുവായൂർ ഫയർഫോഴ്സ് യൂണിറ്റിലെ ലീഡിങ്ങ് ഫയർമാൻ പി സുരേഷ് കുമാർ ഫയർമാൻമാരായ എസ് സൂരജ് , എസ് എൽ അജിത്ത് , എസ് റജികുമാർ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി . പരിശീലനം പൂർത്തിയാക്കിയവർക്ക് നഗരസഭ സർട്ടിഫിക്കറ്റുകളും നൽകി .നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , എം രതി , ടി എസ് ഷെനിൽ , കെ വി വിവിധ് , കൗൺസിലർമാരായ എ പി ബാബു മാസ്റ്റർ , പ്രിയ രാജേന്ദ്രൻ , അമൃത് പദ്ധതി കോർഡിനേറ്റർ പി വി നന്ദകുമാർ എന്നിവർ സംസാരിച്ചു . നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷ ഷൈലജ ദേവൻ സ്വാഗതവും നഗരസഭ സെക്രട്ടറി വി പി ഷിബു നന്ദിയും പറഞ്ഞു
ബിജു മേനോൻ നായകനായി 2002 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ശിവം. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ബി ഉണ്ണി കൃഷ്ണന്റെ തിരക്കഥയിൽ എത്തിയ ചിത്രം നിർമ്മിച്ചത് മേനക ആയിരുന്നു. ബിജു മേനോനെ കൂടാതെ സായ് കുമാർ, നന്ദിനി, മുരളി, വിജയകുമാർ, രതീഷ്, എൻ എഫ് വര്ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഒരു ഷാജി കൈലാസ് ചിത്രത്തിന് ലഭിക്കേണ്ട സ്വീകാര്യത ഒന്നും ചിത്രത്തിന് ലഭിച്ചില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരുപാട് ആക്ഷൻ ഹിറ്റുകൾ ഒരുക്കിയ ഷാജി കൈലാസ് സംവിധാനം ചെയ്ത ബിജുമേനോൻ നായകനായ ആക്ഷൻ ചിത്രം ശിവം. ഈ സിനിമയെ കുറിച്ച് എവിടേയും പറഞ്ഞ് കണ്ടിട്ടില്ല. അധികം സംപ്രേഷണം ചെയ്യാത്ത ചിത്രം ആണ് ഇത്. പ്രശസ്ത നടൻ സായികുമാർ വില്ലൻ വേഷം ചെയ്തിട്ടുണ്ട്. ഈ പടം കണ്ടവരുണ്ടോ ഉണ്ടെങ്കിൽ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ട്. 2 മാസം കൂടുമ്പോ ഏഷ്യാനെറ്റ്‌ പ്ലസിൽ ഇടക്ക് ഇടക്ക് ഈ സിനിമ കാണാറുണ്ട് ഈവൻ കഴിഞ്ഞ ദിവസവും ഏഷ്യാനെറ്റ്‌ പ്ലസിൽ ശിവം ഇട്ടിട്ട് ഉണ്ടല്ലോ ഒന്ന് രണ്ടു പ്രാവശ്യം ഏഷ്യാനെറ്റ്‌ മൂവിസിൽ ഉം രാത്രി 7 മണിക്ക് ഈ സിനിമ ഇട്ടിട്ട് ഉണ്ട്. നല്ല സിനിമ ആണ് ബിജു മേനോൻ സായികുമാർ. സുരേഷ് ഗോപി ചെയ്തിരുന്നു എങ്കിൽ ബ്ലോക്ക് ബസ്റ്റർ ആവേണ്ട സിനിമ ആയിരുന്നു ബി ഉണ്ണികൃഷ്ണൻ എഴുതിയ ആദ്യ കാല സ്ക്രിപ്റ്റ് ഒന്ന്, ഷാജി കൈലാസ് 101 എന്ന പേരിൽ ഒരു പ്രോജെക്ട അന്നൗൻസ് ചെയ്തു . ബിജു date ഉണ്ടയിരുന്നു . 101 പ്രൊഡ്യുസേർസ് ആയിരുന്നു ഇൻവെസ്റ്റഡർസ് . എന്ദോ കാരണത്താൽ ആ പ്രൊജക്റ്റ് നടന്നില്ല . അപ്പോൾ ആണ് ശിവം എടുത്തത്ഗുരുവായൂർ ആയിരുന്നു ലൊക്കേഷൻ . ഞാനും ഷൂട്ടിംഗ് ആയി ബന്ധപ്പെട്ടു ബാംഗ്ലൂർ നിന്നും പോയിരുന്നു. ബിജു മേനോനെ ഒരു സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്താൻ വേണ്ടി നിർമിച്ച പടം. ബോറടിക്കാതെ കണ്ടൂ തീർക്കാവുന്ന ഒരു സിനിമ. പക്ഷേ എന്തു കൊണ്ടോ വേണ്ടത്ര വിജയിച്ചില്ല. എനിക്ക് ഇഷ്ടപ്പെട്ടു, മീശമാധവൻ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ കണ്ട പടം , അന്ന് ആക്ഷൻ സിനിമകളോട് ഭയങ്കര ഇഷ്ടമായിരുന്നു . സായ്കുമാറിൻ്റെ വില്ലൻ വേഷവും ഓം ശിവം എന്ന ബിജിഎമ്മും കിടിലനായി തോന്നി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്. Categories Celebrity news Tags Shivam Leave a Comment Cancel reply Comment Name Email Website Save my name, email, and website in this browser for the next time I comment. ശരിക്കും ഒരു യക്ഷി സൗന്ദര്യം തന്നെ ആണ് ഈ നടിക്ക് പുലിമുരുഗനും പോക്കിരിരാജയും ഒക്കെ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്
അണികൾ ജയിലിൽ ഉള്ളപ്പോൾ ലോകകപ്പ് കാണാൻ പോയെന്ന ആക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ | നാര്‍ക്കോ ടെസ്റ്റില്‍ കുറ്റം സമ്മതിച്ച് അഫ്താബ് പൂനവല്ല | പോർച്ചുഗലിനെ തകർത്ത് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിൽ; ജയിച്ചെങ്കിലും ഉറുഗ്വെ പുറത്ത് | മാംസാഹാരവും ലൗജിഹാദും പ്രോത്സാഹിപ്പിക്കുന്നു; എബിവിപിയുടെ പരാതിയിൽ ആറ് പ്രൊഫസർമാർക്ക് സസ്പെൻഷൻ | കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ | അഴിക്കുള്ളിൽ ആകുമോ വെള്ളാപ്പള്ളി കുടുംബം ? | ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി | ത‍ര്‍ക്കം ഒത്തുതീര്‍പ്പായി; അവതാര്‍ 16-ന് തന്നെ കേരളത്തിലും എത്തും | കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‍ഗഡിൽ മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു | ക്രൈം ത്രില്ലർ സിനിമയെ വെല്ലുന്ന ജീവിതം, ഇത് കേരള പൊലീസിലെ “ഷെർലക് ഹോംസ്” | Posts Tagged 2nd camp എന്‍ഡോസള്‍ഫാന്‍ ക്യാമ്പ്; പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് July 10, 2019 1:59 pm കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ഇരകളായവരെ കണ്ടെത്താന്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവില്‍ കാസര്‍ഗോഡ് ഇന്ന് നടക്കുന്ന ക്യാമ്പില്‍
ഇന്നേക്ക് 67 വര്‍ഷം മുന്‍പുള്ള ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍,ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍‌ക്വിലാബ് സിന്ദാബാദ്’ വിളികള്‍ മുഴങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം ആ മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.എങ്ങും നിശ്ശബ്ദത പടര്‍ന്നു.തൂക്കിലേറ്റപ്പെടാന്‍ കൊണ്ടുപോകുന്ന നാലു ഗ്രാമീണ യുവാക്കളുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന അവസാനത്തെ മുദ്രാവാക്യം വിളികളായിരുന്നു അവ.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി.ഒരടി പോലും പതറാതെ, ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു. “1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്” കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്... മഠത്തില്‍ അപ്പു കോയിത്താറ്റില്‍ ചിരുകണ്ടന്‍ പൊടോര കുഞ്ഞമ്പു നായര്‍ പള്ളിക്കാല്‍ അബൂബക്കര്‍ എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു. ആ കൊച്ചു ഗ്രാമത്തിലേക്കാണു ഇന്ന് എന്റെ യാത്ര. കമ്പനി ആവശ്യത്തിനായി ഇടക്ക് മംഗലാപുരത്ത് വരേണ്ടിയിരുന്നത് സത്യത്തില്‍ എനിക്കൊരു അനുഗ്രഹമായിത്തീര്‍ന്നു.അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതത്തിലൊരിക്കലും ഈ പ്രദേശങ്ങള്‍ കാണാനുള്ള ഒരു അവസരം ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.മംഗലാപുരത്തെ താമസത്തിനിടയിലെ ഒരു ഞായറാഴ്ച രാവിലെയാണു ഞാന്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത്.എന്റെ സുഹൃത്തും സഹപാഠിയും സഖാവും ആയ മധു അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.നീണ്ട ചില യാത്രകളുടെ പദ്ധതി ഞങ്ങള്‍ മുന്‍‌‌കൂട്ടി തയ്യാറാക്കിയിരുന്നു.അതിന്‍ പ്രകാരം ആദ്യം പോയത് പയ്യന്നൂരില്‍ നിന്നും ഏകദേശം 30 കി.മീ ദൂരെയുള്ള പാടിച്ചാല്‍ എന്ന സ്ഥലത്തേക്കാണ്.ഇവിടെയാണു പ്രസിദ്ധമായ വിപ്ലവം പിറന്നുവീണ മുനനയന്‍ കുന്ന്.ആ യാത്രയെപറ്റി പിന്നീടൊരിക്കല്‍ എഴുതാം. (പെരിങ്ങോം- ചീമേനി റോഡ്- ദുര്‍ഘടമായ കാനന പാത) പാടിച്ചാലില്‍ നിന്നു തിരികെ പെരിങ്ങോം എന്ന സ്ഥലത്തെത്തി.മധുവിന്റെ കാര്‍ ചീമേനി റോഡിലേക്ക് തിരിഞ്ഞു.ചീമേനി വഴിയാണു ഞങ്ങള്‍ക്ക് കയ്യൂര്‍ക്ക് പോകേണ്ടത്.പെരിങ്ങോം മുതലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന കുന്നിന്‍ പുറങ്ങളാണ്.വരണ്ട ഭൂപ്രകൃതിയാണു ഇവിടെങ്ങളില്‍.പച്ചപ്പ് നന്നേ കുറവ്.ചീമേനി റോഡിലേക്ക് കടന്നതോടെ പച്ചപ്പ് വീണ്ടും കുറഞ്ഞു വന്നു.വീടുകള്‍ കാണാതായി.പെട്ടെന്ന് വഴി വനപ്രദേശത്തേക്ക് മാറി.ഇരു വശവും ചെറിയ മരങ്ങള്‍ നിറഞ്ഞ കാട്.എങ്കിലും വല്ലാത്ത വരണ്ട ഭൂപ്രകൃതി.പൊട്ടിപ്പൊളിഞ്ഞ റോഡും കൂടിയായപ്പോള്‍ ഒരു കാനനപാത പോലെ തോന്നിച്ചു.വഴിയില്‍ അപൂര്‍വം വാഹനങ്ങള്‍ മാത്രം.മധുവിനോടൊപ്പമുള്ള യാത്ര വളരെ രസകരമാണ്.കഥകളും കവിതകളും രാഷ്ട്രീയവും നാട്ടു വിശേഷങ്ങളും എല്ലാം അതില്‍ നിറയും.അതിനാല്‍ തന്നെ സമയം പോകുന്നതറിയില്ല.ഇരുവശവുമുള്ള കാടുകള്‍ പ്ലാന്‍‌റ്റേഷന്‍ കോര്‍പ്പറേഷന്‍ കൈവശമുള്ള വനഭൂമിയാണ്.ചീമേനിക്കുന്നുകളിലെ ഈ കാടുകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടാവും.ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒളിത്താവളങ്ങളായിരുന്നു ഈ കാടുകള്‍.ഇ.കെ നായനാര്‍ ഈ കാട്ടില്‍ ഒളിവിലിരുന്ന കാര്യങ്ങള്‍ തന്റെ ആത്മകഥയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഇന്നു പോലും ദുര്‍ഘടമായ ഈ കാനനപ്പാതയില്‍ അന്നത്തെക്കാലത്ത് പുറത്തു നിന്നു ഒരാള്‍ക്കും എത്തിനോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക മനസ്സിലായി.ബ്രീട്ടീഷുകാരന്റെ പോലീസിനും ജന്മിമാരുടെ ഗുണ്ടകള്‍ക്കും ഇവിടം അപ്രാപ്യമായിരുന്നതും അതുകൊണ്ടു തന്നേ. ചീമേനി അടുക്കാറാകുമ്പോള്‍ പാതയോരത്ത് ഒരു ബോര്‍ഡ് കണ്ടു.”തുറന്ന ജയില്‍” .അതെ കേരളത്തിലെ ഒരു തുറന്ന ജയില്‍ ഇവിടെയാണ്.കാടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ തുറന്ന ജയിലിന്റെ മുന്നില്‍ വച്ച അവിടെ ജയിലറായി ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വണ്ടിക്ക് കൈ കാട്ടി ചീമേനി വരെ ലിഫ്റ്റ് ചോദിച്ചു.ഞങ്ങളോടൊപ്പം വരുമ്പോള്‍ അദ്ദേഹം തുറന്ന ജയിലിനെ പറ്റി പറഞ്ഞു.കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ 5 വര്‍ഷമെങ്കിലും അനുഭവിച്ചു കഴിഞ്ഞവരില്‍ നിന്നു തിരഞ്ഞെടുത്തവരെയാണു തുറന്ന ജയിലിലേക്ക് മാറ്റുന്നത്.മാനസികപരിവര്‍ത്തനമാണു ലക്ഷ്യം. (ചീമേനി ടൌണ്‍) പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ ചീമേനി എത്തി.ചെറിയ ഒരു കവല എന്നു പറയാം.കുറച്ചു കടകള്‍.അവിടെ ഒരു ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഞങ്ങള്‍ കയ്യൂരിലേക്കുള്ള വഴി ചോദിച്ചു .മധു ആ വഴി കാര്‍ തിരിച്ചു.ഏതാണ്ട് ഒരു അഞ്ചു കി.മീ എത്തിയപ്പോള്‍ കയ്യൂര്‍ എത്തി.ഇപ്പോളും ഞങ്ങള്‍ കുന്നിന്‍ മുകളില്‍ തന്നെ.വരണ്ട ഭൂപ്രകൃതിക്ക് അല്പം മാറ്റം വന്നെങ്കിലും കാര്യമായ മാറ്റമില്ല താനും. (കയ്യൂരിലെ നായനാര്‍ സ്മാരക ഐ.ടി.ഐ) കയ്യൂരിലെ പാര്‍ട്ടി ഓഫീസും, നായനാര്‍ സ്മാരക ഐ.ടി ഐയും ഇപ്പോള്‍ കാണാം.ഇപ്പോളും ഗ്രാമിണത തുടിച്ചു നില്‍ക്കുന്ന ഒരു ചെറിയ സ്ഥലം. അവിടനിന്നും അല്പം മുന്നോട്ട് പോകുമ്പോള്‍ വലത്തേക്കു തിരിഞ്ഞാണു കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തിലേക്കുള്ള വഴി.അത് സ്ഥിതി ചെയ്യുന്നത് കുന്നിന്റെ അടിവാരത്തിലാണ്. കുന്നിറങ്ങി ചെല്ലുമ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.മുന്നിലിതാ അതിമനോഹരമായ ഗ്രാമീണഭംഗി തെളിഞ്ഞു വരുന്നു.കേരളീയ ഗ്രാമീണ ഭംഗിയെന്നു നമ്മള്‍ മനസ്സില്‍ കരുതുന്നത് എന്താണോ അതാണു കയ്യൂര്‍.കാസറഗോഡിന്റേയും കണ്ണൂരിന്റേയും പ്രാദേശിക ചരിത്രമെഴുതിയ കെ.ബാലകൃഷ്ണന്‍ (ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) കയ്യുരിനെ വിശേഷിപ്പിക്കുന്നത് ‘കദളീവന’മെന്നാണ്.ആ പേര് തികച്ചും അന്വര്‍ത്ഥം തന്നെ. (കയ്യൂരിലേക്ക് ചെല്ലുമ്പോള്‍-ഭൂമിയിലെ സ്വര്‍ഗം) സസ്യശ്യാമളകോമളമായ ഈ കയ്യൂരിലാണു വിപ്ലവത്തിന്റെ വെള്ളി നക്ഷത്രങ്ങള്‍ പൊട്ടി വീണത്.ശ്യാമസുന്ദര കേര കേദാര ഭൂമി എന്നു വിശേഷിപ്പിക്കാന്‍ മറ്റൊരിടം തേടി പോകേണ്ടതില്ല.തെങ്ങ്, കവുങ്ങ്,വാഴ,പ്ലാവ്,കുരുമുളകു വള്ളി തുടങ്ങിയവ കൊണ്ട് നിറഞ്ഞ ഒരു വലിയ തോട്ടം എന്നാണു കയ്യൂരിന്റെ സമരചരിത്രമെഴുതിയ കയ്യൂര്‍ പോരാളി വി.വി.കുഞ്ഞമ്പു സ്വന്തം നാടിനെ വിശേഷിപ്പിക്കുന്നത്. (കയ്യൂര്‍- മറ്റൊരു ദൃശ്യം) പെട്ടെന്ന് ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ “മീനമാസത്തിലെ സൂര്യന്‍” എന്ന സിനിമ ഓര്‍ത്തുപോയി.കയ്യൂരിന്റെ ചരിത്രം ആസ്പദമാക്കി ചെയ്ത ആചിത്രത്തിലെ ടൈറ്റില്‍ ഗാനം എന്റെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചു.ആ ഗാനരംഗം ഇപ്പോളിതാ ഞാന്‍ നേരില്‍ കാണുകയാണ്. Get this widget | Track details | eSnips Social DNA (“മീനമാസത്തിലെ സൂര്യന്‍’ എന്ന സിനിമയിലെ മനോഹരഗാനം) ഞങ്ങളുടെ കാര്‍ മെല്ലെ മെല്ലെ തേജസ്വിനിക്ക് കുറുകെയുള്ള അരയാല്‍ കടവ് പാലത്തിനടുത്തെത്തി.’തേജസ്വിനി’ കയ്യൂരിന്റെ ഹൃദയരേഖയാണ്.കാര്യങ്കോട് പുഴ എന്നറിയപ്പെട്ടിരുന്ന തേജസ്വിനിയുടെ ഇരു കരകളിലുമായിട്ടാണു ഫലഭൂയിഷ്ഠമായ കയ്യൂര്‍ ഗ്രാമം.പാലത്തിനടുത്ത് ചെറിയ കട നടത്തുന്ന ചേട്ടനോട് ഞങ്ങള്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള വഴി ചോദിച്ചു.കടയുടെ നേരെ എതിരെയുള്ള നാട്ടുപാതയിലൂടെ ഞങ്ങള്‍ ആ കദളീവനത്തില്‍ പ്രവേശിച്ചു. (കദളീ വനം) കൊച്ചു കൊച്ചു വീടുകള്‍.തനി നാടന്‍ ഗ്രാമം.അല്പദൂരെ ചെന്നപ്പോള്‍ പുഴക്കരയില്‍ ഇടതു വശത്തായി താഴെ രക്തസാക്ഷി മണ്ഡപം കാണാറായി.മധു വണ്ടി നിര്‍ത്തി.ഞങ്ങള്‍ താഴേക്ക് ഇറങ്ങിച്ചെന്നു.ഒരു നിമിഷം ഞങ്ങളുടെ മനസ്സില്‍ വിപ്ലവത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടി.ജന്മിത്വത്തിനെതിരെ പടപൊരുതി അമരന്മാരായി മാറിയ സഖാക്കളുടെ ഓര്‍മ്മകള്‍ ഞങ്ങളെ വികാരാവേശം കൊള്ളിച്ചു. (കാലത്തിനും ചരിത്രത്തിനും സാക്ഷിയായി ‘തേജസ്വിനി’...എല്ലാം അറിഞ്ഞവള്‍) താഴെ ശാന്തയായി ഒഴുകുന്ന സുന്ദരിയായ തേജസ്വിനി.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി.....പുഴക്കരയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു..എന്തെന്തു സംഭവപരമ്പരകള്‍ക്കാണു ഈ നദി സാക്ഷ്യം വഹിച്ചിട്ടുള്ളത്...!എത്രയോ ധീരന്മാര്‍ ഈ വഴി കടന്നു പോയിരിക്കുന്നു..എത്രയോ സ്ത്രീകള്‍ ഈ നദീതീരങ്ങളില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരിക്കുന്നു........! (തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപം ) കയ്യൂരിലെന്താണു സംഭവിച്ചത്? 1930കളുടെ അവസാനം വടക്കേ മലബാറിലെങ്ങും കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്ന സമയം.കയ്യൂരിലെയും തൊട്ടടുത്ത ക്ലായിക്കോട്ടിലേയും രണ്ടു കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ അത് പരിഹരിക്കാനായി എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ എത്തി.1938 ല്‍ ആയിരുന്നു ഇത്.അവര്‍ പ്രശ്നം പറഞ്ഞുതീര്‍ത്തു.അപ്പോള്‍ തങ്ങളുടെ ഗ്രാമത്തിലും ഇത്തരമൊരു സംഘം വേണമെന്ന് കയ്യൂരിലെ കൃഷിക്കാര്‍ ആവശ്യപ്പെട്ടു.അങ്ങനെ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘം ജന്മി ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രചാരണം തുടങ്ങി. എങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങുകയും, കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറിയ പിണറായി പാറപ്രം രഹസ്യ സമ്മേളനം നടക്കുകയും ചെയ്ത 1939 ല്‍ ആണു സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നത്.ടി.എസ് തിരുമുമ്പിന്റെ വരവോടെയാണിതെന്ന് പറയാം.നീലേശ്വരം രാജാവിനെ കൂടാതെ ചെറു ജന്മിമാര്‍ വേറേയും ഉണ്ടായിരുന്നു.അങ്ങനെയാണ് ടി.എസ് തിരുമുമ്പും , കെ.മാധവനും , എന്‍ എസ് നമ്പൂതിരീപ്പാടും ചേര്‍ന്ന് അവിടെ ഒരു കര്‍ഷക സംഘം യൂണിറ്റ് ഉണ്ടാക്കാനായി ചെന്നത്.പട്ടിണി താണ്ഡവനൃത്തമാടിയിരുന്ന ഒരു പ്രദേശമായിരുന്നു അക്കാലത്ത് കയ്യൂര്‍ എന്ന് ‘തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹത്തിന്റെ പത്നി കാര്‍ത്ത്യായനിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.മിക്കവര്‍ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല.നീലേശ്വരം രാജാവിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങി ജീവിക്കേണ്ട അവസ്ഥ. അങ്ങനെ തിരുമുമ്പിന്റേയും കെ.മാധവന്റേയും ഒക്കെ നിരന്തരമായുള്ള ശ്രമഫലമായി അവിടെ കര്‍ഷക സംഘം ശക്തിയാര്‍ജ്ജിച്ചു തുടങ്ങി.ക്രമേണ ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ ബോധം വളരുകയും കര്‍ഷകസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ശക്തമായ അടിത്തറ ഉണ്ടാവുകയും ചെയ്തു.ജന്മിമാര്‍ക്കെതിരായ പൊതുബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതോടൊപ്പം യുദ്ധവിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങളും കവിതകളും ടി.എസ് തിരുമുമ്പ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.തിരുമുമ്പിന്റെ വിപ്ലവഗീതികള്‍ കയ്യൂരിന്റെ മണ്ണില്‍ ആവേശമായി അലയടിച്ചു. സ്ത്രീകളടക്കം ഒരു വലിയ ജനത ആ വിപ്ലവഗാനങ്ങള്‍ പാടി നടന്നിരുന്നു എന്നാല്‍ 1940 ല്‍ ചെറുവത്തൂരിലും കയ്യൂരിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ടി.എസ് തിരുമുമ്പിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.അതേ വര്‍ഷം തന്നെ നടന്ന മൊറാഴ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇ.കെ നായനാര്‍ ഇക്കാലത്താണു സ; പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം കയ്യൂര്‍ കേന്ദ്രമാക്കി പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.അങ്ങനെ കയ്യൂരും പരിസരപ്രദേശങ്ങളിലും, വടക്കേ മലബാറിലെ മറ്റു താലൂക്കുകളിലെപ്പോലെ തന്നെ കര്‍ഷക പ്രസ്ഥാനം ഒരു വലിയ ശക്തിയായി മാറി.ജന്മിത്വത്തിനെതിരെ തിരിഞ്ഞു നിന്നു എതിര്‍ക്കാനുള്ള ശക്തി ഈ പാവപ്പെട്ട കര്‍ഷകര്‍ നേടിയെടുത്തു. (കയ്യൂരിന്റെ സൌന്ദര്യം) അങ്ങനെയിരിക്കെയാണു 1941 മാര്‍ച്ച് 30 നു ഒരു സാമ്രാജ്യത്വ വിരുദ്ധ-യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി തീരുമാനിക്കുന്നത്.അതിനോടനുബന്ധിച്ച കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് ഒരു വലിയ നിവേദനം ജാഥയായി ചെന്ന് നീലേശ്വരം രാജാവിനു സമര്‍പ്പിക്കാനും കര്‍ഷക സംഘം തീരുമാനിച്ചു. അതിനോടനുബന്ധിച്ച് മാര്‍ച്ച് 25 നു ഒരു വിളംബരജാഥ നടന്നു.ടി.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഇടുങ്ങിയ വഴിയിലൂടെ കടന്നു പോയ ജാഥക്കു മുന്നില്‍ അന്നത്തെ റവന്യൂ ഇന്‍‌സ്പെക്ടര്‍ ആയിരുന്ന ബാലകൃഷ്ണന്‍ നായര്‍ വന്നുപെട്ടു.ജാഥക്കാര്‍ തന്നെ ബഹുമാനിക്കുമെന്നും മുദ്രാവാക്യം വിളി നിര്‍ത്തി തനിക്ക് കടന്നു പോകാന്‍ വഴിയൊരുക്കി തരുമെന്നും അയാള്‍ കരുതിക്കാണണം.എന്നാല്‍ ജാഥാംഗങ്ങള്‍ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് മാര്‍ച്ച് ചെയ്യുകയാണു ഉണ്ടായത്.ഇത് തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും അതിനവരെ ഒരു പാഠം പഠിപ്പിക്കണമെന്നും അയാള്‍ കരുതി.അതിനായി ജില്ലാ കളകടര്‍ക്കും പോലീസ് ഭരണാധികാരികള്‍ക്കും കെട്ടിച്ചമച്ച പല റിപ്പോര്‍ട്ടുകളും അയാള്‍ അയക്കുകയുണ്ടായി. അതിനെ തുടര്‍ന്നു ടി.വി കുഞ്ഞമ്പു,ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,ടി.വി.കുഞ്ഞിരാമന്‍,പി.ടി അമ്പാടിക്കുഞ്ഞി,കോയിത്താറ്റില്‍ ചിരുകണ്ടന്‍,കെ.പി വെളുങ്ങ എന്നീ ആറു പേര്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.ഇതോടെ കര്‍ഷക സംഘവും ഉഷാറായി. രണ്ടാം ദിവസം അതായത് മാര്‍ച്ച് 27 നു രാത്രി കാഞ്ഞങ്ങാട് സബ് ഇന്‍സ്പെക്ടര്‍ നിക്കോളാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കയ്യൂരില്‍ എത്തുകയും വീടുകള്‍ തോറും തിരച്ചില്‍ നടത്തുകയും ചെയ്തു.ഉറങ്ങിക്കിടക്കുകയായിരുന്ന ടി.വി കുഞ്ഞമ്പുവിനേയും, ടി.വി കുഞ്ഞിരാമനേയും അറസ്റ്റു ചെയ്തു കൊണ്ടു പോയി.പോലീസ് ആക്രമണം പ്രതീക്ഷിച്ച് കാര്യങ്കോട് പുഴയുടെ തീരത്ത് കിടന്നുറങ്ങിയിരുന്ന കര്‍ഷക സംഘം പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചവശരാക്കി.കയ്യൂര്‍ കേസില്‍ തൂക്കിലേറ്റപ്പെട്ട മഠത്തില്‍ അപ്പുവിന് ചായക്കട ഉണ്ടായിരുന്നു.പോലീസ് അവിടെയും കയറി തല്ലി.അപ്പുവിന്റെ തലമുറിഞ്ഞ് രക്തമൊഴുകി.ഒട്ടനവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.കൈയില്‍ കിട്ടിയവരെ പോലീസ് കൊണ്ടുപോവുകയും ചെയ്തു. പിറ്റേന്ന്( 1941 മാര്‍ച്ച് 28) നേരം വെളുത്തപ്പോള്‍ പോലീസ് അക്രമണത്തിന്റെ വാര്‍ത്ത എല്ലായിടത്തും പടര്‍ന്നു.അന്നേ ദിവസം തന്നെയായിരുന്നു കയ്യൂരിലെ പ്രശസ്തമായ പൂരക്കളിയും.പൂരക്കളി കാണാന്‍ ഒട്ടനവധി ആള്‍ക്കാര്‍ അന്നവിടെ എത്തിയിരുന്നു.മഠത്തില്‍ അപ്പുവിന്റെ തന്നെ അച്ഛന്റെ മഠത്തിലാണു ഇത് നടക്കുന്നത്.തലേ ദിവസത്തെ അക്രമത്തില്‍ എങ്ങും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി.പോലീസ് വാഴ്ചക്കെതിരെ പ്രതിഷേധ ജാഥകള്‍ നടത്താന്‍ കര്‍ഷക സംഘം തീരുമാനിച്ചു.അന്നേ ദിവസം വൈകുന്നേരം ആയപ്പോള്‍ നാലുഭാഗത്തു നിന്നും ജാഥകള്‍ വരാന്‍ തുടങ്ങി.അതിലൊന്നു കയ്യൂരിലെ കൂക്കണ്ടത്തു നിന്ന് ചെറിയകരയിലേക്ക് യോഗം ചേരാനായി പോയതായിരുന്നു.‘സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം തുലയട്ടെ‘ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു പൊന്തി.ചെങ്കൊടിയേന്തിയ കര്‍ഷക സംഘം ജാഥ തേജസ്വിനിയുടെ തീരത്തുകൂടിയുള്ള വഴിയിലൂടെ വരികയാണ്. ചെറിയാക്കര എന്ന സ്ഥലത്തെത്തിയപ്പോള്‍ കള്ള് ഷാപ്പില്‍ നിന്നും കുടിച്ച് മദോന്മത്തനായി സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ഇറങ്ങിവന്നു.കൈയില്‍ കത്തിയുമുണ്ട്.അയാള്‍ ജാഥക്കാരെ ചീത്ത വിളിക്കാന്‍ തുടങ്ങി.തലേദിവസം രാത്രിയില്‍ ഇതേ പോലീസിന്റെ തല്ലുകൊണ്ടവരായിരുന്നു ജാഥയില്‍ അധികവും.ഈ ചീത്ത വിളി അവരെ പ്രകോപിപ്പിച്ചു.സുബ്ബരായനെ വെറുതെ വിടരുതെന്ന് ജനക്കൂട്ടം വിളീച്ചു പറഞ്ഞു.തലേന്ന് അടികിട്ടി തല പൊട്ടിയ മഠത്തില്‍ അപ്പു അതു ശീല കൊണ്ട് വച്ചു കെട്ടിയായിരുന്നു ജാഥയില്‍ ഉണ്ടായിരുന്നത്.“അടിക്കരുത് അടിക്കരുത് “എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ “അടിക്കേണ്ട കൊടി പിടിപ്പിച്ച് ജാഥക്ക് മുന്നില്‍ നടത്തിക്കാം“ എന്ന് തീരുമാനമായി.അങ്ങനെ അപ്പു തന്നെ സുബ്ബരായനെ കൊണ്ട് ചെങ്കൊടി പിടിപ്പിച്ചു.ഗത്യന്തരമില്ലാതെ പോലീസുകാരന്‍ കൊടിയുമായി മുന്നില്‍ നടന്നു.ജാഥ മുന്നോട്ട്......... പോലീസുകാരന്‍ നയിക്കുന്ന ജാഥകണ്ട് പൂരക്കളി കാണാന്‍ വന്ന ജനങ്ങളും ചിരിക്കാന്‍ തുടങ്ങി. (ഇന്നും മാറ്റമില്ലാതെ തുടരുന്ന ഈ നാട്ടുപാതയിലൂടെയാണു അന്ന് കര്‍ഷകസംഘം ജാഥ കടന്നുപോയത്) അല്പമങ്ങു നീങ്ങിക്കഴിഞ്ഞപ്പോള്‍ എന്തോ പെട്ടെന്ന് തോന്നിയ സുബ്ബരായന്‍ കൊടികെട്ടിയ വടി രണ്ടായി മുറിച്ച് തിരിഞ്ഞു നിന്നു ജാഥാംഗമായ മഠത്തില്‍ കൊട്ടന്‍ എന്ന സഖാവിന്റെ തലക്കടിച്ച് മുന്നോട്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.അപ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ജാഥക്കാര്‍ അതു കണ്ടു.‘പിടിക്കവനെ’എന്ന വിളി അന്തരീക്ഷത്തില്‍ മുഴങ്ങി.ഒരു ഭാഗത്ത് ചെങ്കുത്തായ കുന്ന്.മറുഭാഗത്ത് വീതിയേറിയ തേജസ്വിനി... രണ്ടു ഭാഗത്തു നിന്നും ആളുകള്‍ വന്നപ്പോള്‍ അയാള്‍ പുഴയിലേക്ക് ഒറ്റച്ചാട്ടം..നീന്തി അക്കരെ കയറാം എന്ന് വിചാരിച്ചിട്ടാവണം.പുഴയില്‍ ചാടിയതും കുറെ ആള്‍ക്കാര്‍ കല്ലെടുത്തെറിഞ്ഞു.മദ്യ ലഹരിയും അന്നത്തെ യൂണിഫോമിന്റെ ഭാരവും മൂലം തേജസ്വിനിയുടെ ആഴങ്ങളില്‍ അയാള്‍ മുങ്ങിപ്പൊങ്ങി..പിന്നെ അടിയൊഴുക്കുകളിലെവിടെയോ അപ്രത്യക്ഷനായി........ഒരു പോലീസുകാരന്റെ മുങ്ങി മരണം ! അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം ജാഥയെ പെട്ടെന്ന് മൌനത്തിലാഴ്ത്തി.അവര്‍ മഠത്തില്‍ അപ്പുവിന്റെ വീട്ടില്‍ പൂരക്കളിക്ക് ഇട്ടിരുന്ന പന്തലില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞു പോയി.പോലീസിന്റെ ശക്തമായ തിരിച്ചടി പ്രതീക്ഷിച്ച കര്‍ഷക സംഘം പ്രവര്‍ത്തകള്‍ ചീമേനിക്കാടുകളില്‍ ഒളിവില്‍ പോയി.രണ്ടാം ദിവസം പോലീസുകാരന്റെ ശവം കിട്ടി.പിന്നെ കയ്യൂരില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ട് ആയിരുന്നു.ഓരോ വീട്ടിലും പോലീസുകാര്‍ കയറിയിറങ്ങി.കണ്ണില്‍ കണ്ടതൊക്കെ എറിഞ്ഞുടച്ചു.കിട്ടിയവരെ ഒക്കെ പിടിച്ചു കൊണ്ടു പോയി.സ്ത്രീകളും കുട്ടികളും വരെ കൊടിയ മര്‍ദ്ദനത്തിനു ഇരയായി.ഗര്‍ഭിണികളായി കിടന്നിരുന്നവരെ വരെ വലിച്ചു താഴെയിട്ടു.കൊടിയ മര്‍ദ്ദനം ഏല്‍ക്കുമ്പോളും കയ്യൂരിലെ സ്ത്രീകള്‍ ധീരകളായിരുന്നു.ഒരൊറ്റ പ്രവര്‍ത്തകരേയും അവര്‍ ഒറ്റു കൊടുത്തില്ല.അങ്ങനെ കയ്യൂര്‍ എന്ന കൊച്ചു ഗ്രാമം പോലീസ് ഭീകരതയുടെ കേന്ദ്രമായി മാറി.ഗത്യന്തരമില്ലാതെ പലരും പോലീസിനു കീഴടങ്ങി.നായനാരും, വി.വി കുഞ്ഞമ്പുവുമൊക്കെ ഒളിവില്‍ പോയി. (വിവിധ കാലത്തായി കയ്യൂര്‍ സമരത്തെക്കുറിച്ച് മാതൃഭൂമി പത്രം അക്കാലത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ക്രോഡീകരിച്ച് ആഴ്ചപ്പതിപ്പില്‍ വന്നത്) 61 പ്രതികള്‍, 80 സാക്ഷികള്‍.....മഠത്തില്‍ അപ്പുവായിരുന്നു ഒന്നാം പ്രതി.വി.വി കുഞ്ഞമ്പു രണ്ടാം പ്രതിയും ഇ.കെ നായനാര്‍ മൂന്നാം പ്രതിയുമായിരുന്നു.പയ്യന്‍ കേളുനായര്‍ ആയിരുന്നു നാലാം പ്രതി.മംഗലാപുരം കോടതിയിലാണു കേസ് നടന്നത്.ആകെയുള്ള 61 പ്രതികളില്‍ ഇ.കെ നായനാരടക്കം രണ്ടുപേരെ പിടികിട്ടിയില്ല.അതുകൊണ്ടു തന്നെ അവരെ ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. രണ്ടുമാസത്തെ വിചാരണക്കു ശേഷം 1942 ഫെബ്രുവരി 9 നു അഞ്ചുപേരെയാണു മംഗലാപുരം കോടതി വധശിക്ഷക്ക് വിധിച്ചത്.ഒന്നാം പ്രതി മഠത്തില്‍ അപ്പു,13 ആം പ്രതി പൊടോര കുഞ്ഞമ്പു നായര്‍,31ആം പ്രതി കോയിത്താറ്റില്‍ ചിരുകണ്ടന്‍,32 ആം പ്രതി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,51ആം പ്രതി പള്ളിക്കല്‍ അബൂബക്കര്‍.ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം മുതല്‍ കീഴോട്ടുള്ള ജയില്‍ ശിക്ഷകള്‍.ചിലരെ വെറുതെ വിട്ടു.അന്നു 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ മൈനര്‍ എന്ന കാരണത്താല്‍ വധശിക്ഷയില്‍ നിന്നു ഒഴിവാക്കി ജീവ പര്യന്തമാക്കി കുറച്ചു. വധശിക്ഷക്കെതിരായി നാടുണര്‍ന്നു.മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി.വലിയ പ്രക്ഷോഭ പരിപാടികള്‍ നാടൊട്ടുക്കും നടന്നു.ഗവര്‍ണ്ണര്‍ക്കും വൈസ്രോയിക്കും ആയിരക്കണക്കിനു നിവേദനങ്ങളും കത്തിടപാടുകളും നടന്നു.ഒന്നും ഫലം കാണാതെ വന്നപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയര്‍ന്ന നീതിപീഠമായ പ്രിവികൌണ്‍സിലില്‍ അപ്പീല്‍ കൊടുത്തു,എന്നാല്‍ അപ്പീല്‍ ഫയലില്‍ സ്വീകരിക്കപ്പെട്ടില്ല.ഇത് ഒരു ഗ്രാമത്തെ മാത്രമല്ല, മലയാളക്കരയെ ഒന്നാകെ കടുത്ത ദു:ഖത്തിലാഴ്ത്തി. അവസാന ദിവസങ്ങളും കാത്തു ജയിലില്‍ കഴിയുമ്പോളും അതീവ ധീരന്മാരായ ഈ സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ഈ നാലുപേരേയും അവസാനമായി കാണാന്‍ അന്ന് കമ്മ്യൂണീസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷി എത്തി.ആന്ധ്രായില്‍ നിന്നുള്ള പ്രമുഖ നേതാവ് പി.സുന്ദരയ്യയോടും സ:പി.കൃഷ്ണപിള്ളയോടുമൊപ്പം അദ്ദേഹം കണ്ണൂര്‍ ജയിലില്‍ ചെന്ന് അവരെ കണ്ടു.യൌവനത്തിലേക്ക് കാലെടുത്തു കുത്തിയിട്ടു മാത്രമുണ്ടായിരുന്ന ഈ നാലു ചെറുപ്പക്കാരേയും കണ്ട് ഒരു നിമിഷം അവര്‍ മൂവരും ഗദ്‌ഗദ കണ്ഠരായപ്പോള്‍ സമചിത്തത വിടാതെ ആ ചെറുപ്പക്കാര്‍ അവരെ മൂന്നു പേരേയും ആശ്വസിപ്പിച്ചു. പി.സുന്ദരയ്യ തന്റെ ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു. ധീരരായ ആ സഖാക്കള്‍ യാതൊരു പതര്‍ച്ചയും കൂടാ‍തെ ഞങ്ങളോട് പറഞ്ഞു:“സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്.ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ.ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ നമ്മുടെ സഖാക്കളോട് പറയുക.നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്”.....കേരളത്തിലെ പാര്‍ട്ടിയുടെ മേല്‍ നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഈ സംഭവം എന്നെ കൂടുതല്‍ ഉത്തേജിതനാക്കി. “ഞാന്‍ ഒരിക്കലും കരയാത്ത ആളാണു.ഈ സഖാക്കളോടു യാത്ര ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി” എന്നാണു സ:പി.കൃഷ്ണപിള്ള പിന്നീട് പറഞ്ഞത്. ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഈ രംഗം വികാര തീവ്രമായി പുനരാവിഷ്കരിച്ചിട്ടുണ്ട്.എത്രയോ കവികള്‍ക്കും കഥകാരന്മാര്‍ക്കും കയ്യൂര്‍ ഇന്നും ആവേശമാണ്.കയ്യൂരിന്റെ കഥകള്‍ കേട്ടു കേട്ട് കമ്മ്യൂണീസ്റ്റായ കന്നഡക്കാരന്‍ ശിവറാവു,’നിരഞ്ജന” കയ്യൂരിനെക്കുറിച്ചെഴുതിയ നോവലാണു “ചിരസ്മരണ”. അതിലാണു കാര്യങ്കോട് പുഴയെ “തേജസ്വിനി” എന്ന് ആദ്യമായി വിളിക്കുന്നത്. ഓര്‍മ്മകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ മധുവിന്റെ ചോദ്യം :“പോകേണ്ടേ സുനിലേ..?” ശരിയാണല്ലോ..ഇനിയും ദൂരമേറെ സഞ്ചരിക്കാനിരിക്കുന്നു.തങ്ങള്‍ക്കു വേണ്ടിയല്ലാതെ, മറ്റുള്ളവര്‍ക്കായി ജീവന്‍ കൊടുത്ത ആ ധീരന്മാരെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു...മധു വണ്ടിയെടുത്തു. ( മൈനറായതു മൂലം വധശിക്ഷയില്‍ നിന്ന്ഒഴിവാക്കപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്) കയ്യൂര്‍ ഒരു പ്രതീകമാണ്.ഒരു ഗ്രാമം മുഴുവന്‍, ഒരു ജനത മുഴുവന്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ചരിത്രം.ഉണ്ണാനും ഉടുക്കാനും വഴിയില്ലാതിരുന്നിട്ടും, നിരക്ഷരകുക്ഷികള്‍ ആയിരുന്നിട്ടും തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരുന്ന ഒരു ജനത.പോലീസിനു പട്ടാളത്തിനും മുന്നില്‍ അവര്‍ പതറിയില്ല.സാമ്രാജ്യത്വം അവര്‍ക്കായി കാത്തു വച്ച തൂക്കുകയറുകള്‍ക്കും അവരെ പരാജയപ്പെടുത്താനായില്ല.സാമ്രജ്യത്വത്തെ താങ്ങി നിര്‍ത്തിയിരുന്ന ജന്മി- നാടുവാഴു വ്യവസ്ഥയുടെ അടിവേര് പിഴുതെടുത്തത് ഇത്തരം സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരാണ്....ജന്മിത്വം എന്നത് എന്നെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഇല്ലാതാവുമെന്ന് അക്കാലത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണു ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കര്‍ഷക സമര പോരാളി എന്നോട് പറഞ്ഞത്.ഇത്തരം മനുഷ്യരുടെ ത്യാഗമാണ് , അവര്‍ നമുക്കു തന്ന ദാനമാണു ഇന്ന് നമ്മുടെ ജീവിതമെന്ന് ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറ അറിയുന്നുണ്ടോ ആവോ? പൊടിപടലങ്ങളിലൂടെ കാര്‍ ചെറുവത്തൂര്‍- പയ്യന്നൂര്‍ ഹൈവേ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മനസ്സിന്റെ അടിത്തട്ടില്‍ ആ ഗാനം ഉയര്‍ന്നുവന്നു.. “കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക....”.കയ്യൂരേ നിനക്കു നമോവാകം.ഇനിയും വരും ! തീര്‍ച്ചയായും...നിന്റെ അടിത്തട്ടില്‍ എവിടെയോ കിടക്കുന്ന മുത്തുകള്‍ തേടി..........! അവലംബം: 1:കാസര്‍‌ഗോഡന്‍ ഗ്രാമങ്ങളിലൂടെ- കെ.ബാലകൃഷ്ണന്‍ 2:വിപ്ലവപ്പാത- പി.സുന്ദരയ്യ 3:എന്റെ നാട് ,എന്റെ മണ്ണ്- ഇ.കെ നായനാര്‍ 4:തിരുമുമ്പിനൊപ്പം- കാര്‍ത്ത്യായനിക്കുട്ടിയമ്മ 5:ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ സംഭാഷണം 6:മാതൃഭൂമി ആഴ്ചപ്പതിപ്പ് -ജൂണ്‍ 22,2008 &ജൂലൈ 19,2009 നന്ദി:മനോഹരമായ ഗാനത്തിന്റെ എം.പി 3 തന്നു സഹായിച്ച കയ്യൂര്‍കാരന്‍ കൂടിയായ സുഹൃത്ത് സജിത്തിനും, അതു അപ്‌ലോഡ് ചെയ്തു തന്ന സുഹൃത്ത് റിയാദിനും,എന്നോടൊപ്പം സഹയാത്രികനായിരുന്ന പ്രിയ സുഹൃത്ത് മധുവിനും. Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) at 6:00 AM 35 comments: Labels: യാത്രാവിവരണം Friday, March 26, 2010 ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-2) (ചരിത്ര പണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയിരുന്ന കോട്ടകളിലൊക്കെ തന്നെ അവര്‍ ‘factories‘ സ്ഥാപിച്ചിരുന്നതായി സാറിന്റെ പുസ്തകങ്ങളിലും ഉണ്ട്.എന്തായിരുന്നു ഈ പാണ്ടികശാലകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്? അവ ഒരേ സമയം വ്യാപാര കേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും കൂടിയായിരുന്നു.അവിടെ വ്യാപാരികളും സൈനിക നേതൃത്വവും എല്ലാം ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കച്ചവടവും സൈനിക നീക്കങ്ങളും എല്ലാം കേന്ദ്രീകരിച്ചിരുന്നത് ഇവിടെയായിരുന്നു എന്നു കാണാം. ഓരോ ദിവസവും കൂട്ടായ തീരുമാനങ്ങള്‍ എടുത്തിരുന്നു.മാത്രമല്ല എല്ലാ എഴുത്തു കുത്തുകളും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.ഇത്തരം എഴുത്തുകുത്തുകള്‍ പിന്നീട് നമുക്ക് ചരിത്ര രചനയില്‍ വളരെയേറെ സഹായം ചെയ്തു തരുന്നുണ്ട്. വീണ്ടും കാര്‍ഷിക കലാപങ്ങളിലേക്ക് വരാം.കയ്യൂര്‍ സമരത്തെപ്പോലെ തന്നെ കര്‍ഷക സമരങ്ങള്‍ നടന്ന മറ്റു പ്രദേശങ്ങള്‍ ഏതൊക്കെയാണ്? പല സ്ഥലങ്ങളുമുണ്ട്.മുനയന്‍ കുന്നില്‍.അവിടെ രാത്രി ഉറങ്ങിക്കിടന്നവരെയാണു പോലീസ് വെടിവച്ചു കൊന്നത്.പാടിക്കുന്നില്‍ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ഷകനെ പിടിച്ചു കൊണ്ടു പോയി വെടി വച്ചു കൊന്നു.കാവുമ്പായിയില്‍ അഞ്ചു കര്‍ഷകരാണു മരിച്ചത്.അവിടെ പിടികിട്ടിയവരെ സേലം ജയിലില്‍ കൊണ്ടു പോയി.പിന്നീട് അവിടെ നടന്ന വെടിവയ്പിലും കാവുമ്പായി സമരത്തില്‍ പെട്ട ആളുകള്‍ മരിച്ചു.ഇങ്ങനെ വടക്കേ മലബാറിലെ പല സ്ഥലങ്ങളിലും ജന്മിത്വത്തിനെതിരായ സമരങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലെ ഒന്നാണു കര്‍ഷക സമരങ്ങളിലെ സ്ത്രീ പങ്കാളിത്തം.ശരിക്കു പറഞ്ഞാല്‍ ഈ സമരങ്ങളിലെല്ലാം പുരുഷന്മാരെ പ്പോലെ അവരും ഭാഗഭാക്കായിട്ടില്ലേ? പീഡനങ്ങള്‍ക്ക് ഇരയായിട്ടില്ലേ? ഉണ്ട്.അവര്‍ നല്ല പങ്കാണു വഹിച്ചിരുന്നത്.അവര്‍ തന്നെ പല മൂവ്‌മെന്റും നടത്തിയിട്ടുണ്ട്.തോല്‍- വിറക് സമരം തന്നെ ഉദാഹരണം.അതു പോലെ പല സമരങ്ങളിലും അവര്‍ മുന്നിട്ടിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമൊക്കെ നയിച്ചിട്ടുണ്ട്.പോലീസുമായി വാക്കേറ്റങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.കൊടിയ പീഡനം അവര്‍ക്ക് ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.അങ്ങനെ കര്‍ഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സ്ത്രീകള്‍ വളരെ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ചരിത്രത്തിന്റെ ഭാഗമായി കാണുന്നില്ലല്ലോ? ഇല്ല,അതു കൂടുതലും പുരുഷകേന്ദ്രീകൃതമായ ചരിത്ര രചന നടക്കുന്നതുകൊണ്ടാണ്.എഴുതപ്പെട്ടില്ലെങ്കില്‍ പിന്നീട് ചരിത്രത്തില്‍ നിന്നു മാഞ്ഞു പോകുന്നു.അതുകൊണ്ടാണു പ്രാദേശിക ചരിത്ര രചന വേണമെന്ന് പറയുന്നത്.ഓരോ ഗ്രാമങ്ങളിലും അതിന്റെ ചരിത്രം ഉണ്ടാവണം.പല പേരുകളും കാലപ്രവാഹത്തില്‍ ചരിത്രത്തില്‍ നിന്നു മാഞ്ഞുപോകുന്നത് ഇത്തരം രേഖപ്പെടുത്തലിന്റെ ഒരു രീതി ഇല്ലാത്തതിനാലാണ്.ഒരു പക്ഷേ കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഒരു ചരിത്രം മൊത്തമായി എഴുതുമ്പോള്‍ സ്ത്രീകളുടെ പേരുകള്‍ വന്നില്ലെന്നിരിക്കാം.പക്ഷേ ഓരോ ഗ്രാമങ്ങളുടേയും ചരിത്രത്തില്‍ ഈ പേരുകള്‍ ഉണ്ടായിരിക്കണം.അതുകൊണ്ടാണു ചരിത്ര രചനാ സമിതികള്‍ ഗ്രാമങ്ങളില്‍ വേണമെന്ന് പറയുന്നത്. കണ്ണൂര്‍ ജില്ലയുടെ ഒരു സംസ്കാരം എന്നത് മറ്റു ജില്ലകളില്‍നിന്നു വ്യത്യസ്തമാണല്ലോ...പല അനുഷ്ഠാന കലകളും കാവുകളും ഒക്കെ നിറഞ്ഞ വ്യത്യസ്തമായ പ്രദേശമല്ലേ? അതെ ..അതു ഒരു വലിയ അളവില്‍ കര്‍ഷക പ്രസ്ഥാനങ്ങളുടേയും അതു വഴി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്ന് പറയാം.കാവുകളിലും മറ്റും ഒരു തരം നേതൃത്വപരമായ സിസ്റ്റം ഉണ്ട്.ഇങ്ങനെ കാവുകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ക്ക് ഒരു സംഘടനാരൂപം പോലുള്ള ബന്ധങ്ങള്‍ ഉണ്ട്.അവരുടെ മുന്നിലാണു ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ കടന്നു വരുന്നത്.അപ്പോള്‍ അതിന്റെ വ്യാപനം വളരെ എളുപ്പത്തില്‍ നടക്കുന്നു.ഈ നേതൃത്വത്തിലുള്ളവര്‍ ഇടതു പക്ഷക്കാരാകുമ്പോള്‍ അവരോടൊപ്പം ഉള്ളവരും പതിയെ അങ്ങനെ ആയിത്തീരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.ആദ്യം ദേശീയപ്രസ്ഥാനം അവിടങ്ങളില്‍ ചുവടുറപ്പിച്ചതും ഇങ്ങനെ തന്നെയാണ്.അവരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയിലും കാവുകളിലും ഉള്ള വിശ്വാസം ഒരേപോലെ കൊണ്ടു പോകാന്‍ കഴിഞ്ഞു.ഞാനൊരിക്കല്‍ ഒരു ഗവേഷണ സംബന്ധിയായ അഭിമുഖം നടത്തുമ്പോള്‍ പ്രായമേറെ ഉള്ള ഒരാള്‍ പറഞ്ഞത് ഞാനെങ്ങനെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നോ അതുപോലെ ദൈവത്തിലും വിശ്വസിക്കുന്നുവെന്നാണ്.ഇതായിരുന്നു കണ്ണൂര്‍ അടങ്ങുന്ന വടക്കേ മലബാറിലെ രീതി. അതുപോലെ തന്നെ ആതിഥ്യമര്യാദയുടെ കാര്യത്തിലും അവര്‍ വളരെയേറെ ആത്മാര്‍ത്ഥത കാണിക്കുന്നു.അതൊരു പ്രത്യേക തരം സംസ്കാരം തന്നെയാണ് ഇനി മറ്റൊരു ചോദ്യം, സാമൂതിരിയുടെ ’ചേകവര്‍’ എന്നറിയപ്പെട്ടിരുന്നത് ഏതെങ്കിലും പ്രത്യേക ജാതിക്കാര്‍ ആയിരുന്നുവോ? അവര്‍ ഈഴവരായ ആള്‍ക്കാരായിരുന്നു കൂടുതലും.അന്നു ‘ചേകവര്‍’ എന്നൊരു പ്രത്യേക വിഭാഗം ആള്‍ക്കാര്‍ തന്നെ ഉണ്ടായിരുന്നു.ചാവേറുകള്‍ എന്നു പറയുന്നതും ഇവരെ തന്നെ.അവര്‍ കളരി അഭ്യാസമൊക്കെ പഠിച്ചിട്ടുള്ളവരായിരുന്നു.അവരാണു സാമൂതിരിക്കുവേണ്ടി അങ്കം വെട്ടിയിരുന്നത്.അങ്കം കുറിച്ചാലേ ചേകവാനായി കണക്കാക്കൂ എന്നായിരുന്നു അന്നത്ത രീതി. മൌര്യ- ഗുപ്ത രാജാക്കന്മാര്‍ക്കും ഇത്തരം പടയാളികള്‍ ഉണ്ടായിരുന്നു.രാജാവിനു വേണ്ടി മരിക്കാന്‍ തന്നെ തയ്യാറായിരുന്നവര്‍. അതുപോലെ തന്നെ, ഈ വടക്കന്‍ പാട്ടിലെ കഥകളൊക്കെ യഥാര്‍ത്ഥത്തില്‍ നടന്നതാണോ? വടക്കന്‍ പാട്ടുകള്‍ ഒരു പ്രാദേശിക ചരിത്രമാണെന്ന് പറയാം.ലോകനാര്‍ക്കാവ് ഇന്നുമുണ്ട്.വടക്കന്‍ പാട്ടില്‍ പറയുന്ന തറവാടുകളുടേയും പേരുകളൊക്കെ ലോകനാര്‍ക്കാവിലുള്ള പഴയ രേഖകളില്‍ കാണാന്‍ കഴിയും.എം.എന്‍ നമ്പൂതിരി എന്നയാള്‍ ആ വഴിക്കു കുറെ പഠനം നടത്തിയിട്ടുണ്ട്.മിത്തുകള്‍ കുറവാണെന്നാണു പറയാന്‍ കഴിയുക.പലതും ചരിത്രത്തില്‍ ജീവിച്ചിരുന്നവര്‍ തന്നെയായിരുന്നു.പല തറവാടുകളുടേയും തുടര്‍ച്ചയും അവിടെ കാണാന്‍ കഴിയും. ഇത്തരം പല ചരിത്രങ്ങളും ഇനിയും അറിയാന്‍ കിടക്കുന്നതേയുള്ളൂ.കണ്ണൂര്‍ -കാസറഗോഡ് മേഖലകളെ പറ്റി ആദ്യമായി പഠനം നടത്തിയത് ഞാനാണ്.തെയ്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ച മൂന്നു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.പക്ഷേ പലതും ഇപ്പോള്‍ കിട്ടാനില്ല.’കയ്യൂര്‍ സമര’ത്തെക്കുറിച്ചുള്ള പുസ്തകവും ഇപ്പോള്‍ കിട്ടാനില്ല. പിണറായിയിലെ പാറപ്രത്ത് 1939 ഡിസംബറില്‍ നടന്ന രഹസ്യ സമ്മേളനത്തില്‍ വച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയത്.എന്നാല്‍ ആ സമ്മേളനത്തിന്റെ തീയതി ഇന്നും വ്യക്തമല്ലല്ലോ.എന്തുകൊണ്ടാണ് അതു അറിയാതെ പോകുന്നത്? അതായത്, അന്നു ഈ സമ്മേളനം നടക്കുമ്പോള്‍ അതു പിന്നീട് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ആരും കരുതിക്കാണില്ല.പിന്നീടാണല്ലോ ചരിത്രമെഴുതാന്‍ തീയതി ആവശ്യമായി വന്നത്.അപ്പോളെക്കും അതു മറന്നു.എന്തായാലും 1939 ഡിസംബര്‍ 20 നും 30 നും ഇടക്കൊരു തീയതിയിലായിരുന്നു അതു നടന്നതെന്ന് ഉറപ്പാണ്. ഇത്തരം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കാന്‍ കാരണം? പോലീസിന്റെ പിടിയില്‍ പെടാതിരിക്കുക, സ്വാധീനമുള്ള പ്രദേശങ്ങളായിരിക്കുക,സംരക്ഷിക്കാനുള്ള ആള്‍ക്കാരുണ്ടാകുക, ഭക്ഷണം കൊടുക്കാനുള്ള സൌകര്യം ഉണ്ടായിരിക്കുക.അതൊരു പ്രധാന കാര്യമാണ്.ചില ഗ്രാമങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ കഴിയുന്നവര്‍ ഉണ്ടായിരിക്കില്ല.പട്ടിണി അക്കാലത്തെ ഏറ്റവും വലിയ സാമൂഹ്യ ദുര്യോഗം ആയിരുന്നെന്ന് പറയാം. അത്ര ദാരിദ്ര്യമായിരുന്നു അക്കാലത്തുണ്ടായിരുന്നത് അല്ലേ? അതെ 1939 കാലഘട്ടം എന്ന് പറയുന്നത് പട്ടിണിയുടെ കാലമാണ്.കൂലിയ്കുവേണ്ടി എന്നതിലുപരി ഒരു നേരത്തെ ഭക്ഷണം കിട്ടാനായിരുന്നു അക്കാലത്ത് പലരും കൂലിവേലക്കും മറ്റു തൊഴിലുകള്‍ക്കും പോയിരുന്നത് തന്നെ.ജോലി കൊടുക്കുന്ന വീട്ടുകാര്‍ക്കു പോലും മറ്റൊരാള്‍ക്കു കൂടി ഭക്ഷണം നല്‍‌കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.എന്റെ തന്നെ ഒരു അനുഭവം പറയാം.എന്റെ വീടിന്റെ തറയുടെ പകുതി അന്നു സിമന്റ് ചെയ്തിരുന്നു.ബാക്കി ചെയ്യാതെ ഉപേക്ഷിച്ചിരുന്നു.ഞാന്‍ അമ്മയോട് അക്കാലത്ത് അതിനെപറ്റി ചോദിച്ചിരുന്നപ്പോള്‍ അമ്മ പറഞ്ഞത് പണിക്കാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണു എന്നായിരുന്നു.ക്ഷാമം അത്രക്കു ഗ്രാമങ്ങളെ ബാധിച്ചിരുന്നു.പണിക്കാരന്‍ വരുന്നതു തന്നെ ഭക്ഷണം കിട്ടുമെന്നോര്‍ത്താണ്.അപ്പോള്‍ അതൊരു വലിയ പ്രശ്നമായിരുന്നു അക്കാലത്ത്‍.അതുകൊണ്ട് അമ്മ പണി നിര്‍ത്തി വച്ചതായിരുന്നു.1946-50 കാലഘട്ടങ്ങള്‍ വരെ ഈ കൊടിയ ദാരിദ്യം നീണ്ടു നിന്നു.നെയ്ത്തുകാരുടെ ഇടയിലും മറ്റുംവലിയ ദാരിദ്ര്യം നിലനിന്നിരുന്നു.അവര്‍ നാലോ അഞ്ചോ തോര്‍ത്തു മുണ്ട് നെയ്ത് അതുമായി ഉച്ച സമയങ്ങളില്‍ വീടുകളില്‍ ചെന്നിരുന്നു.വില്‍പ്പന എന്നതായിരുന്നു ഉദ്ദേശ്യമെന്നു തോന്നുമെങ്കിലും തലയില്‍ മുണ്ടുമായി വരുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുക എന്നൊരു മര്യാദയുടെ പേരില്‍ ഭക്ഷണം കിട്ടുമല്ലോ എന്ന ചിന്തയിലായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്.അന്നത്തെ ആ പട്ടിണിയുടെ തീവ്രതയും അങ്ങനെ കിട്ടുന്ന ഭക്ഷണത്തിന്റെ പ്രാധാന്യവും ഇന്നു നമ്മുടെ സമൂഹം മനസ്സിലാക്കുന്നില്ല.പക്ഷേ എന്റെ പഠനങ്ങളിലൂടെ ,പല ആള്‍ക്കാരുമായി സംസാരിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. മാധവേട്ടന്‍ ( കെ.മാധവന്‍) തന്റെ ഡയറിക്കുറിപ്പുകളില്‍ വിവരിക്കുന്ന സംഭവം ഉണ്ട്.ഒരിക്കല്‍ അദ്ദേഹം ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം എച്ചിലില കളഞ്ഞപ്പോള്‍ പെട്ടെന്ന് ഒരു പയ്യന്‍ ഓടി വന്ന് ആ എച്ചിലില എടുത്ത് നക്കിതിന്നുന്നു.അതു മാനുസ്ക്രിപ്റ്റില്‍ ഉണ്ട്.പക്ഷേ എന്തോ മോശം തോന്നിയതുകൊണ്ട് അത് പുസ്തകമായപ്പോള്‍ അടിച്ചില്ല.അന്നത്തെ സ്ഥിതി അത്ര മോശമായിരുന്നു.അതുപോലെ ദാരിദ്ര്യവും പട്ടിണിയും മൂലം തളര്‍ന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണ ഒരു അധ്യാപകന്റെ കഥയും ഉണ്ട്.താഴേക്കിടയിലെ പട്ടിണിയെക്കുറിച്ച് ശരിക്കും പഠനം വന്നിട്ടില്ല.നെല്ലു കൊയ്യാനൊക്കെ വന്നിരുന്നവര്‍ക്ക് വെറും ഒരു പിടി ആഹാരം മാത്രം കൊടുത്തിരുന്നു.വൈകുന്നേരം വരെ മറ്റൊരു ഭക്ഷണവും ഇല്ലാ‍തെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.ഇതൊക്കെ അന്ന് നടന്നിരുന്ന സംഭവങ്ങളാണ്. അങ്ങനെയുള്ള അക്കാലത്ത് സ്വയം പട്ടിണി കിടന്നും ഒക്കെയാണു പലരും കര്‍ഷകപ്രസ്ഥാനത്തെ സഹായിച്ചിരുന്നതെന്ന് കാണാം. അതുപോലെ തന്നെ, ജന്മിമാര്‍ ആണെങ്കില്‍ പോലും പല നമ്പൂതിരി തറവാടുകളിലും അവരുടെ സമുദായത്തിനുള്ളിലും വീട്ടിലും ഉള്ള അവസ്ഥ പരിതാപകരമായിരുന്നു അല്ലേ? അതെ.അതാണല്ലോ വി.ടിയൊക്കെ എഴുതിയിട്ടുള്ളതും.അവരുടെ ഇടയില്‍ തന്നെ ഒരു പക്ഷേ അന്തര്‍ജ്ജനങ്ങള്‍ക്കൊന്നും ഭക്ഷണം ഉണ്ടായിക്കൊള്ളണമെന്നില്ല.ഭക്ഷണമൊക്കെ കാരണവന്മാര്‍ക്കും മറ്റു പുരുഷന്മാര്‍ക്കും ആയിരിക്കും.ഇതൊന്നും സമൂഹം അറിയാതെ പോയ കാര്യങ്ങളാണ്.വി.ടിയും അതുപോലെ ഉള്ളവരും ആണു ഇക്കാര്യങ്ങളൊക്കെ വെളിച്ചത്ത് കൊണ്ടു വന്നത്.അന്നത്തെ തറവാടുകള്‍ തന്നെ ഒരു artificial institution ആയിരുന്നു.കാരണവനാരോട് അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമേ ഭക്ഷണമൊക്കെ ലഭിച്ചിരുന്നുള്ളൂ.വിവേചനം പലരീതിയില്‍ നിലനിന്നിരുന്നു.അങ്ങനെ അവിടെ തന്നെ ഒരു protest movement വന്നു.അങ്ങനെയാണ് പലരും ഈ തറവാടുകള്‍ വിട്ട് വെളിയില്‍ വന്നത്.മലബാറിലെ ഈ ചരിത്രവും തിരുവിതാംകൂറിന്റെ ചരിത്രവും തികച്ചും വ്യത്യസ്തങ്ങളാണ്. മലബാറിലെപോലെ ഒരു ജന്മിത്വ വ്യവസ്ഥ തിരുവിതാംകൂറില്‍ ഇല്ലായിരുന്നു അല്ലേ? ഇല്ല.കാരണം മലബാര്‍ ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.അപ്പോള്‍ ആ കൊളോണിയല്‍ വ്യവസ്ഥയെ താങ്ങി നിര്‍ത്തിയത് ജന്മിമാര്‍ ആയിരുന്നു.അവര്‍ക്ക് എന്തിനും സ്വാതന്ത്ര്യം കൊടുത്തിരുന്നു കൊളോണിയല്‍ ഭരണം.എന്നാല്‍ തിരുവിതാംകൂറില്‍ ആകട്ടെ രാജഭരണം ആയിരുന്നതിനാല്‍ ജന്മിമാര്‍ക്ക് നേരിട്ടുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.രാജാവില്‍ നിന്നു എങ്ങനെയെങ്കിലും പണം നേടിയെടുക്കുക എന്നതായിരുന്നു അവിടുത്തെ ജന്മിമാരുടെ രീതി.രാജാവിനെ ആണ് ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്നത്. തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ ചെറുത്തു നിന്നതു പോലെ പിന്നീടാരും ചെറുത്തു നിന്നിട്ടില്ലല്ലോ? ഇല്ല.അപ്പോളേക്കും അവിടെ ഭരണം കമ്പനിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു.റസിഡണ്ട് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഭരണം നടത്തിയിരുന്നത്.രാജാക്കന്മാര്‍ വെറും ഒപ്പിടുന്നതിനുള്ള ആള്‍ക്കാര്‍ മാത്രമായിരുന്നു. പഴശ്ശിയേയും വേലുത്തമ്പിയേയും പോലെ ചെറുത്തു നിന്ന മറ്റു ആള്‍ക്കാര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നോ? തമിഴ്‌നാട്ടിലെ കട്ടബൊമ്മന്‍, കര്‍ണ്ണാടകത്തിലെ റാണി ചെന്നമ്മ തുടങ്ങിയവര്‍ ചെറുത്തു നിന്നിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തിയല്ലോ? പിന്നീട് എന്തുകൊണ്ട് അത്തരം ഒരു പോരാട്ടം ഉണ്ടായില്ല? പരാജയപ്പെടുത്തി എന്നു പറയാമെങ്കിലും ഡച്ചുകാര്‍ എന്ന് സൈനിക ശക്തി തീര്‍ത്തും ദുര്‍ബലമായിരുന്ന ഒരു അവസരത്തിലാണു അതുണ്ടായത്.അവര്‍ സൈനികമായി പിന്‍‌വാങ്ങുന്ന കാലഘട്ടം കൂടിയായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇന്നത്തെ ചരിത്ര പഠനത്തിന്റെ ഒരു പോരായ്മ എന്ന് താങ്കള്‍ക്ക് തോന്നുന്നത് എന്താണ്? ഉദാഹരണമായി വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ വര്‍ഷം മാത്രം ഓര്‍ത്തിരിക്കേണ്ടി വരുന്നു.എന്നാല്‍ അന്ന് സത്യാഗ്രഹം ഒത്തു തീര്‍ക്കാന്‍ വന്ന ഗാന്ധിജിക്കു പോലും അയിത്തം മൂലം ഇണ്ടതുരുത്തി മനയുടെ മുറ്റത്തിരുന്നു സംസാരിക്കേണ്ടി വന്നു എന്ന കാര്യം പഠിപ്പിക്കാതെ പോവുകയും ചെയ്യുന്നില്ലേ? അതിനു കാരണം ചരിത്ര പാഠപുസ്തകങ്ങള്‍ എഴുതുന്നവരൊന്നും നല്ല ചരിത്രകാരന്മാര്‍ അല്ല എന്നതു തന്നെ.നല്ല ചരിത്രകാരന്മാര്‍ എഴുതിയാല്‍ അവരുടെ സ്വാധീനം അതില്‍ ഉണ്ടായിരിക്കും. ചരിത്രഘടന എന്നത് ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്നതാവണം.ചരിത്രകാരന്മാര്‍ അവര്‍ക്കുവേണ്ടി തന്നെ ചരിത്രം എഴുതിയിട്ടു കാര്യമില്ല.പക്ഷേ തിരിച്ചാണു കണ്ടു വരുന്നത്.മാത്രവുമല്ല ഏതു പക്ഷത്തു നിന്നു ചരിത്രത്തെ നോക്കി കാണുന്നു എന്നതും പ്രധാനമാണ്.ഭൂപരിഷ്കരണത്തെ പറ്റി പറയുമ്പോള്‍ ജന്മിമാരുടെ പക്ഷത്തു നിന്നും നോക്കുന്ന ചരിത്രകാരന്‍ അതൊരു മോശം നിയമമെന്ന് പറയും.എന്നാല്‍ കുടിയാന്മാരുടേയും കൃഷിക്കാരുടേയും പക്ഷത്തു നിന്നു നോക്കിയാല്‍ അതൊരു മികച്ച നിയമം എന്നും വരും.അപ്പോള്‍ ഒരേ കാര്യത്തിനു രണ്ടു 'value judgement‘ചരിത്രകാരനു നല്‍‌കേണ്ടി വരുന്നു.അപ്പോള്‍ അവന്റെ പക്ഷം വളരെ പ്രധാനപ്പെട്ടത് ആകുന്നു.അങ്ങനെ എഴുതുന്നവര്‍ വളരെ കുറവാണ്. കാര്‍ഷിക കലാപങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്നുള്ള പ്രചാരണം ഒരു ഭാഗത്ത് നടക്കുന്നു.ഇപ്പോളാണ് അതിനൊരു മാറ്റം ഉണ്ടായി വരുന്നത്.ഈ പ്രക്ഷോഭങ്ങള്‍ നടന്ന പ്രദേശത്തെ പുതു തലമുറപോലും സ്വന്തം നാടിന്റെ ചരിത്രം അറിയുന്നില്ല.യൂറോപ്പിലും മറ്റും നമ്മള്‍ പോയാല്‍ സ്ഥലങ്ങള്‍ കാട്ടിത്തരുന്നത് ‘പ്രാദേശിക ചരിത്ര സമിതി’കള്‍ ആയിരിക്കും.ഇത്തരം ഒരു പ്രാദേശിക ചരിത്ര നിര്‍മ്മാണം നമ്മുടെ നാട്ടില്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്.പല ചരിത്രങ്ങളും വ്യക്തികളും ഇല്ലാതായി പോകുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തില്‍ തൂക്കിക്കൊല എന്ന ശിക്ഷ നടപ്പാക്കിയ ആദ്യ സംഭവമാണു കയ്യൂര്‍ സമരത്തില്‍ പ്രതികളായവരെ തൂക്കിക്കൊന്നത്.അവര്‍ ‘ക്രിമിനല്‍ കുറ്റവാളികള്‍ അല്ല ദേശീയ പോരാളികളാണ്” എന്നൊരു ബോര്‍ഡ് ,ഒരു സ്മാരക സ്തൂപത്തോടു കൂടി കണ്ണൂര്‍ ജയിലില്‍ ഉണ്ടാക്കാന്‍ പുസ്തകം എഴുതിയ കാലം മുതല്‍ ശ്രമിച്ചിട്ട് ഈ കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണത് സാധിച്ചത്.അതിനെയും എതിര്‍ത്ത് ആള്‍ക്കാര്‍ കോടതിയില്‍ പോയിട്ടുണ്ട്.അപ്പോള്‍ പിന്നെ ജനങ്ങളുടെ ചരിത്രം എങ്ങനെ വെളിയില്‍ വരും? അതുപോലെ ഒരേ ചരിത്രം രണ്ടു പേര്‍ എഴുതുമ്പോള്‍ വ്യത്യാസം ഉണ്ടാകുമോ? ഉദാഹരണത്തിനു കയ്യൂര്‍ സമരചരിത്രം അതില്‍ പങ്കാളി ആയിരുന്ന വി.വി കുഞ്ഞമ്പു എഴുതിയിട്ടുണ്ട്.താങ്കളും എഴുതിയിട്ടുണ്ട്.എന്താവും വ്യത്യാസം? വി.വി.കുഞ്ഞമ്പു എന്ന് പറയുമ്പോള്‍ അതു participant historian ആണ്.അദ്ദേഹം പങ്കെടുത്തതും അറിഞ്ഞതുമായ കാര്യങ്ങളാണു എഴുതുന്നത്.എന്നാല്‍ എന്നെപ്പോലെ ഒരു ചരിത്രകാരന്‍ അത് ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ഗവേഷണവും കൂടി വരുന്നു.പല രീതിയിലുള്ള അന്വേഷണങ്ങളും, പലരുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങളും ഒക്കെ നടത്തി അതിന്റെ ഓറല്‍ ഹിസ്റ്ററി മുഴുവനായി വെളിച്ചത്ത് കൊണ്ടുവരുന്നു.അപ്പോള്‍ കയ്യൂര്‍ സംഭവത്തെക്കുറിച്ച് അറിയപ്പെടാത്ത പലതും പുതിയതായി വെളിവാക്കപ്പെടുന്നു. ചരിത്രപഠനത്തിന്റെ ഭാഗമായി വിദേശയാത്രകള്‍ ഒക്കെ നടത്തിയിട്ടുണ്ടോ? ഉണ്ട്.യൂറോപ്പില്‍ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്.ലണ്ടന്‍,ഫ്രാന്‍സ്, ആംസ്റ്റര്‍ഡാം എന്നിവടങ്ങളിലൊക്കെ ആര്‍ക്കൈവ്‌സുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.യു.എസില്‍ പോയിട്ടില്ല ചരിത്ര രചനയിലും ഗവേഷണങ്ങളിലും സാറിന്റെ മാത്രമായ സംഭാവനകള്‍ എന്തൊക്കെയാണു? അതു പ്രധാനമായും രണ്ടെണ്ണമാണ്.ഒന്നു തെയ്യം കള്‍ച്ചറിനെപറ്റിയുള്ളതാണു.അതു സംഘകാല തമിഴ് സംസ്കാരത്തിന്റെ ഭാഗമായ “വീരാരാധന'(Hero Worship)യുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതാണ് എന്ന കണ്ടെത്തല്‍. രണ്ടാമത്തേത്, ‘കര്‍ഷക പ്രസ്ഥാനങ്ങളുടെ ചരിത്രം”(History Of peasant movement).ദേശീയ പ്രസ്ഥാനത്തെ ശക്തമാക്കിയത് കര്‍ഷകപ്രസ്ഥാനങ്ങളാണെന്ന തിയറി.ഈ രണ്ടു കാര്യങ്ങളാണു എന്റെ മാത്രം സംഭാവനകള്‍ എന്നു എനിക്ക് തോന്നുന്നത്.അങ്ങനെയാണു കാലിക്കട്ട് സര്‍വകലാശാലയില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ ചരിത്രം എന്നൊരു പേപ്പര്‍ ആദ്യമായി പഠിപ്പിച്ചു തുടങ്ങുന്നത്.അതു വലിയൊരു മാറ്റത്തിനു വഴിയൊരുക്കി.എ.വി അനില്‍‌കുമാര്‍ ആ പേപ്പര്‍ പഠിച്ച ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്.ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പലരേയും ഡിപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുവന്ന് ആദരിക്കുകയും ചെയ്തിട്ടുണ്ട്.കേരളീയനും വി.ടി,യും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. കേരളീയനെപ്പറ്റി ഞാന്‍ എഴുതുന്ന ഒരു പുസ്തകം ഇപ്പോള്‍ ഇറങ്ങാന്‍ ഇരിക്കുന്നു.കേരളീയനെ പറ്റിയുള്ള ഒരു സ്മാരക സമിതി ഉണ്ട്.കേരളീയന്റെ കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ എന്നത് ചൈനയില്‍ മാവോ സേതൂങ് ഒക്കെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അതേ രീതിയാണ്.അതായത് ഒരു കടയില്‍ പോയി ഇരിക്കുക.എന്നിട്ട് സ്ഥലത്തെ ജന്മിയെ പറ്റി നല്ലതു പറയുക.അപ്പോള്‍ സ്വാഭാവികമായും അതിനെ എതിര്‍ത്ത് രൂക്ഷമായി സംസാരിക്കുന്നവര്‍ ഉണ്ടാകും.അങ്ങനെ ഉള്ളവരെ കണ്ടെത്തി അവരെ കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി നേതൃത്വത്തില്‍ കൊണ്ടു വരിക.ഇത്തരം ഒരു രീതി കേരളീയനൊക്കെ നടത്തിപ്പോന്നിരുന്നു. കേരളീയനെപ്പോലെ “ഭാരതീയനും” ഉണ്ടായിരുന്നു അല്ലേ? ഉണ്ട്.അദ്ദേഹത്തിന്റെ “അടിമകളെങ്ങനെ ഉടമകളായി” എന്ന പുസ്തകം ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ളതാണ്. അതു പറഞ്ഞപ്പോളാണു ഓര്‍ത്തത്, ഇത്തരം ചില പുസ്തകങ്ങള്‍,അതായത് ചരിത്രഗതിയെ സ്വാധീനിച്ച പുസ്തകങ്ങള്‍ പലതും ഇപ്പോള്‍ കിട്ടാനില്ല.ഉദാഹരണമായി വി.ടിയുടെ ‘അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക്” എന്ന നാടകം.ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി പ്രസിദ്ധികരിക്കാന്‍ ഹെറിറ്റേജ് കൌണ്‍‌സിലിനു സാധിക്കില്ലേ? അതു ഇപ്പോള്‍ സാധിക്കില്ല,അതിനു നല്ല ഫണ്ടും അതുപോലെയുള്ള മറ്റു സഹായങ്ങളും ഉണ്ടാകണം. താങ്കള്‍ ചരിത്രത്തെ കാണുന്ന രീതിയില്‍ നിന്നു മാറി ചരിത്ര വിശകലനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും അംഗീകാരവും കിട്ടുന്നതായി തോന്നിയിട്ടുണ്ടോ? ഉണ്ട്.കാരണം മാധ്യമങ്ങളില്‍ വരുന്ന ശ്രദ്ധയും തലക്കെട്ടുമാണു പ്രധാനം.എന്റെ ഗുരുനാഥന്‍ കൂടിയായ എം.ജി.എസ് നാരായണന്‍.അദ്ദേഹം എന്തെഴുതിയാലും അവസാനം അതു ഇ.എം എസിന് എതിരായി പറഞ്ഞേ അവസാനിപ്പിക്കൂ.അതുമൂലം അദ്ദേഹത്തിനു കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുന്നു.ഭാഷാപോഷിണിയില്‍ പഴശ്ശിയെപ്പറ്റി എഴുതിയ ലേഖനവും അവസാനിക്കുന്നത് ഇ.എം.എസിനെപറ്റി പറഞ്ഞുകൊണ്ടാണ്. അദ്ദേഹം പണ്ടേ ഇങ്ങനെ ആയിരുന്നോ? ആദ്യകാലങ്ങളില്‍ ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധത ഇല്ലായിരുന്നു.ഉദാഹരണമായി കയ്യൂരില്‍ ഒരു ‘സെന്റര്‍ ഫോര്‍ പെസന്റ്സ് സ്റ്റഡീസ് ‘(Centre For peasants studies) ഉണ്ടാക്കാനൊക്കെ വളരെ ശ്രമിച്ചിരുന്നു.ഞാനും ശ്രമിച്ചിരുന്നു.നടന്നില്ല.പക്ഷേ ജോലി വിട്ടതിനു ശേഷമാണു ഇത്രയും വിരുദ്ധ നിലപാടുകളിലേക്ക് അദ്ദേഹം മാറിയത്. ഈ അറിയപ്പെടാത്ത ചരിത്രങ്ങള്‍, പ്രത്യേകിച്ച് കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്താണു ചെയ്യേണ്ടത്? അവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.പ്രാദേശിക ചരിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ച് പുസ്തക രചനകള്‍ നടത്തുകയും അവ പ്രചരിപ്പിക്കുകയും വേണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓറല്‍ ഹിസ്റ്ററി ഇപ്പോളും പൂര്‍ണ്ണമായും എഴുതപ്പെട്ടിട്ടില്ല,ഞാന്‍ ആ വഴിക്കു കുറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.പിന്നീട് തുടരാന്‍ സാധിച്ചില്ല.ഇത് വളരെ കാര്യമായി ചെയ്യേണ്ടുന്ന ഒന്നാണ്.അല്ലെങ്കില്‍ കേരളിയന്റെ ചരിത്രവും കെ.പി.ആര്‍ ഗോപാലന്റെ ചരിത്രവും ഒന്നാകുന്ന ഒരു അവസ്ഥവരും.പേരു മാത്രമേ മാറ്റം കാണൂ.അതുണ്ടാകാതെ ജനകീയ സഹകരണത്തോടെ വ്യക്തമായ ‘ഓറല്‍ ഹിസ്റ്ററി” എഴുതേണ്ടിയിരിക്കുന്നു.അങ്ങനെ മാത്രമേ ചരിത്രത്തോട് നീതി പുലര്‍ത്താനാവൂ. ******************************************************************** Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) at 11:30 PM 8 comments: Labels: അഭിമുഖം ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1) ചരിത്ര പണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1939 ലാണു ജനനം.ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലുള്ള ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി(Centre For Heritage Studies)’ന്റെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുന്നു.ഒരു ഡസനിലേറേ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണു.”നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം,കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍,പഴശ്ശി സമര രേഖകള്‍,കയ്യൂര്‍ സമരം,Agarian struggle in Kerala,India's naval traditions,Land Monopoly and agarian system in south Kanara with special reference തുടങ്ങിയവയാണു ഇവയില്‍ പ്രധാനപ്പെട്ട കൃതികള്‍ ജനപക്ഷത്തുനിന്നു ചരിത്രമെഴുതിയ വ്യക്തിയാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കൊളോണിയലിസത്തിനെതിരെ ഈ കൊച്ചു കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ നേര്‍ ചരിത്രം നമുക്ക് ആദ്യമായി പറഞ്ഞു തന്നത് ഇദ്ദേഹമാണ്.പഴശ്ശിരാജയുടെ ചെറുത്തു നില്‍പ്പുകള്‍ മുതല്‍ മലബാറിലെ കാര്‍ഷിക സമരങ്ങളുടെ സാമൂഹിക പ്രസക്തി വരെ മലയാളിക്ക് ഇദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.ആധുനിക കേരളത്തിന്റെ ചരിത്ര സൃഷ്ടിയില്‍ വമ്പിച്ച പങ്കാണു ജന്മിത്വ-നാടുവാഴിത്ത വ്യവസ്ഥക്കും അതു വഴി സാമ്രാജ്യത്വത്തിനുമെതിരായി മലബാറിലെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ നടത്തിയ ചെറുത്തു നില്‍പ്പുകള്‍ വഹിച്ചിട്ടുള്ളത്‍.കയ്യൂര്‍ , കരിവെള്ളൂര്‍, കാവുമ്പായി, മുനയന്‍‌കുന്ന്, പാടിക്കുന്നു,മാവിച്ചേരി, ഒഞ്ചിയം,തില്ലങ്കേരി,കോറോം തുടങ്ങിയ സ്ഥലങ്ങളിലെ തീവ്ര സമരങ്ങള്‍ നല്‍കിയ ഊര്‍ജ്ജമാണു ഭൂപരിഷ്കരണനിയമങ്ങള്‍ക്കു വരെ വഴികാട്ടിയായത്. ചെന്നൈയില്‍ ഇ.എം.എസ് അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തിനു സമയം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയും വിലയേറിയ രണ്ടു മണിക്കൂര്‍ എനിക്ക് അനുവദിക്കുകയും ചെയ്തു.പഴശ്ശിരാജാ മുതല്‍ കാര്‍ഷിക കലാപങ്ങള്‍ വരെ, ചരിത്രരചനയുടെ വൈജാത്യങ്ങള്‍ മുതല്‍ ഹെറിറ്റേജ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ,ഓരോന്നും വിശദമായി അദ്ദേഹം സംസാരിച്ചു. ആ അഭിമുഖത്തിന്റെ ഒന്നാം ഭാഗമാണു താഴെ കൊടുക്കുന്നത്. പഴശി ചരിത്രം ഈ അടുത്ത കാലത്ത് കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ.പഴശ്ശിരാജ ഒരു മുസ്ലീം വിരുദ്ധന്‍ എന്ന രീതിയില്‍ പ്രചാരണം ഉണ്ട്.കോട്ടയം രാജ്യത്ത് മുസ്ലീം പള്ളി പണിതവരെ വധശിക്ഷക്ക് വിധിച്ച് എന്ന് സാര്‍ എഴുതിയ പുസ്തകത്തിലും ഉണ്ട്.എങ്ങനെ കാണുന്നു ഇതിനെ? അന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ അനുസരിച്ച് പള്ളി കെട്ടണമെങ്കില്‍ രാജാവിന്റെ അനുമതി നേടിയിരിക്കണം.അതു ചെയ്യാതിരുന്നവരെ രാജഭരണത്തിനു എതിര്‍ക്കാതിരിക്കാന്‍ വയ്യ.ഇക്കാര്യത്തില്‍ അത്തരമൊരു അനുമതി വാങ്ങിയിരുന്നില്ല എന്നാണു കാണാനാവുന്നത്.എന്നു മാത്രമല്ല ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിക്കാരനായിരുന്ന പഴയ വീട്ടില്‍ ചന്തുവാണ്.ചന്തുവാകട്ടെ പഴശ്ശിയേയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍‌ഡ്യാ കമ്പനിയേയും തമ്മില്‍ തെറ്റിക്കാനും നോക്കുന്നുണ്ട്.അതൊക്കെ ഞാന്‍ എന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.ഒരു രാജാവിനു അതിനു നേരേ വരുന്ന എതിര്‍പ്പി (rebellion) നെയോ കലാപത്തിനേയോ നേരിടാതിരിക്കാന്‍ വയ്യ.അപ്പോള്‍ അദ്ദേഹത്തിനു പള്ളി നശിപ്പിക്കുക എന്നതല്ലായിരുന്നു ഉദ്ദേശ്യം, മറിച്ച് രാജാവിനോടുള്ള ‘ലോയല്‍‌റ്റി’കാണിക്കാതിരുന്നതിന്റെ പ്രശ്നമായിരുന്നു.തൂക്കിലേറ്റിയത് പഴയ വീട്ടില്‍ ചന്തുവാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. പിന്നെയെങ്ങനെയാണ് മറിച്ചൊരു ധാരണ ഉണ്ടാകുന്ന വിധത്തില്‍ വില്യം ലോഗന്‍ എഴുതാന്‍ കാരണം? അതൊരു ഇംഗ്ലീഷ് തന്ത്രത്തിന്റെ ഭാഗമാണ്.’ഹിന്ദുക്കള്‍ മുസ്ലീങ്ങളെ പീഠിപ്പിക്കുന്നു, അവരെ രക്ഷിച്ചത് തങ്ങളാണു’ എന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം.മാത്രമല്ല ഇതിലെ സത്യാവസ്ഥ കാണിച്ച് പഴശ്ശി കമ്പനിക്ക് കത്തെഴുതുന്നുണ്ട്.ഇത് ഒരു പക്ഷേ ലോഗന്‍ കണ്ടിട്ടുണ്ടാവില്ല.ഈ കത്തില്‍ വ്യക്തമാകുന്നത് ഈ സംഭവങ്ങളില്‍ പഴശിക്ക് നേരിട്ടൊരു ബന്ധം ഇല്ലായിരുന്നുവെന്നാണ്.അപ്പോള്‍ ഈ കത്തിലെ കാര്യം കാണാതെയാണു പഴശിയുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം കമ്പനിക്ക് പട്ടാളത്തെ അയക്കേണ്ടി വന്നു എന്ന് ലോഗനു എഴുതേണ്ടി വന്നത്. പഴശിയുടെ കാലത്ത് മുസ്ലീം ജനസംഖ്യ ഇന്നത്തെപ്പോലെ ഉണ്ടായിരുന്നോ? കുറവായിരുന്നു, പക്ഷേ മുസ്ലീം വിഭാഗത്തില്‍ പെട്ടവര്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ക്ക് പള്ളി പണിയണമെങ്കില്‍ അന്നത്തെ രാജാക്കന്മാരില്‍ നിന്നും അനുമതി വാങ്ങണമായിരുന്നു അല്ലേ? അതെ.അതിപ്പോള്‍ വളരെ മുന്നിട്ട് നില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ജര്‍മ്മനിയില്‍ ഒരു മുസ്ലീം പള്ളി കെട്ടാന്‍ സാധിക്കില്ല..വീട്ടിലാണവര്‍ പ്രാര്‍ത്ഥിക്കുന്നത്.പള്ളി കെട്ടണമെങ്കില്‍ അനുമതി വേണം. മറ്റൊന്നു, ആദിവാസികള്‍ പഴശ്ശിയെ സഹായിച്ചിരുന്നു.എന്നാല്‍ പഴശ്ശി അവരോട് എങ്ങനെ പെരുമാറിയിരുന്നു? നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത എന്നത് അന്നു നിലവിലുള്ളത് ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു എന്നതാണ്.അതിനുള്ളില്‍ നിന്നു തന്നെയാണു പഴശ്ശിയും ഭരിച്ചത്.അതിനുള്ളില്‍ നിന്ന് ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്ത ആളെന്ന നിലയിലാണു പഴശ്ശിയെ കാണാനാവുന്നത്.വയനാട്ടില്‍ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ പഴശ്ശി ശ്രമിച്ചിരുന്നതായി രേഖകള്‍ ഉണ്ട്.എന്നാല്‍ അതില്‍ ആദിവാസികള്‍ എവിടെ നിന്നിരുന്നു എന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല. അടിമ വ്യവസ്ഥിതി അന്നു വയനാട്ടില്‍ നിലവിലുണ്ടായിരുന്നാല്ലോ.കെ.ജെ ബേബിയുടെ ‘മാവേലി മന്‍‌റ’ത്തിലും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ? ശരിയാണു, പക്ഷേ അതു നിര്‍ത്തലാക്കാന്‍ പഴശ്ശിക്ക് സാധിക്കുന്നില്ല.പലരേയും അടിമകളാക്കിയിരുന്നു.തിരുവിതാംകൂറില്‍ തന്നെ അടിമവ്യവസ്ഥ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയത് ബ്രിട്ടീഷുകാരുടെ നിര്‍ബന്ധം മൂലമായിരുന്നെന്ന് കാണാം.ഇന്നത്തെ മാനദണ്ഡങ്ങള്‍ വച്ച അന്നത്തെ ചരിത്രത്തെ വിലയിരുത്താന്‍ കഴിയില്ല.പഴശ്ശി അന്നത്തെ സിസ്റ്റത്തെ അംഗീകരിച്ചിരുന്നു എന്നു മാത്രമേ പറയുവാന്‍ കഴിയൂ.ഈ വില്‍ക്കല്‍ വാങ്ങലുകള്‍ അന്നത്തെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ ഇല്ലാത്ത കാര്യമാണ്. അതായത് പഴശ്ശി ഒരേ സമയം സ്വാതന്ത്ര്യ സമര പോരാളി ആയിരിക്കുമ്പോള്‍ തന്നെ നിലവിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ ആളുമായിരുന്നു എന്നു കാണാം അല്ലേ? അതെ.അതുകൊണ്ടാണല്ലോ ഇത്രയധികം ആള്‍ക്കാര്‍ അദ്ദേഹത്തോടൊപ്പം അണിനിരന്നത്.ഫ്യൂഡല്‍ വ്യവസ്ഥിതി രാജാവിന് നല്‍കുന്ന ‘ലോയല്‍റ്റി”യാണു ഇത്രയധികം ആള്‍ക്കാരുണ്ടാകാന്‍ കാരണം.അതേ സമയം ഈ ലോയല്‍‌റ്റി മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പഴശ്ശിയോട് ഇല്ല.ഉദാഹരണമായി കടത്തനാട്ട് രാജ്യത്തിലെ ജനങ്ങളുടെ ലോയല്‍റ്റി അവിടുത്തെ നാടുവാഴിയോടു മാത്രമാണ്.അതു മനസ്സിലാക്കിയതു കൊണ്ടാണു ബ്രിട്ടീഷുകാര്‍ അംശങ്ങളായി വിഭജിച്ച് ഭരിക്കാന്‍ ശ്രമിച്ചിരുന്നത്. സാറിന്റെ പുസ്തകത്തില്‍ പറയുന്നത് കുറുമ്പ്രനാട് രാജാവിനെ ബ്രിട്ടീഷുകാര്‍ കോട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശി എന്ന നിലയില്‍ കണ്ടിരുന്നതായിട്ടാണല്ലോ? കുറുമ്പ്രനാട്ട് രാജാവ് യഥാര്‍ത്ഥകോട്ടയം ഭരണാധികാരി അല്ല.അദ്ദേഹം കോട്ടയത്തു നിന്നു ദത്തു പോയതാണ്.ദത്തുപോയ ഒരാള്‍ക്ക് പിന്നെ പഴയ വീട്ടില്‍ ഒരധികാരവുമില്ല, മലബാര്‍ വ്യവസ്ഥപ്രകാരം. പഴശ്ശിയുമായി നികുതി വ്യവസ്ഥകളില്‍ ഒരു ഒത്തു തീര്‍പ്പുണ്ടാക്കാനാവാതെ വന്നപ്പോള്‍ ഗവര്‍ണര്‍ ഇദ്ദേഹത്തെ കൊണ്ടുവരികയാണ്.കുറുമ്പ്രനാടു രാജാവും ഇതൊരു അവസരമായി കാണുകയും ചെയ്തു.അങ്ങനെയാണു ഇദ്ദേഹമാണു കോട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശി എന്ന നിലയിലുള്ള പ്രചാരണം ഉണ്ടായത്.അപ്പോള്‍ കൊളോണിയല്‍ ഭരണത്തിന്റെ പരിതസ്ഥിതികള്‍ ഉപയോഗിച്ചു കൊണ്ട് സ്വന്തം സ്വത്തുക്കള്‍ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച സ്വാര്‍ത്ഥമതിയായ ഒരു ഭരണാധികാരിയായി മാത്രമേ കുറുമ്പ്രനാട്ട് രാജാവിനെ കാണാനാവൂ.വില്യം ലോഗന്‍ തന്നെ പറയുന്നത് കുറുമ്പ്രനാട്ട് രാജാവുമായി ബ്രിട്ടീഷുകാര്‍ ചെയ്ത കരാറാണു വാസ്തവത്തില്‍ ഈ നീണ്ടു നിന്ന യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായതെന്നാണ്. പഴശ്ശിരാജ നടത്തിയിരുന്നത് ഒരു ഒളിപ്പോരാട്ടം ആയിരുന്നോ? ഒളിപ്പോരാട്ടം തന്നെയായിരുന്നു.അതായത് “തീരുമാനിച്ചുറപ്പിച്ച പോരാട്ടങ്ങള്‍” (fixed battle)അല്ലായിരുന്നു.അത്തരം ഒരു സൈന്യവുമല്ലായിരുന്നു.ജനങ്ങള്‍ മുഴുവന്‍, അല്ലെങ്കില്‍ കൃഷിക്കാര്‍ മുഴുവന്‍ സൈന്യമായി മാറുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.അപ്പോള്‍ മലയിടുക്കുകളിലും കാടുകളിലും ഒക്കെ വച്ച് പെട്ടെന്നുള്ള ആക്രമണശൈലിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. പഴശ്ശിരാജ ആത്മഹത്യ ചെയ്യുകയായിരുന്നോ? സാഹചര്യങ്ങള്‍ അങ്ങനെയാണു കാണിക്കുന്നത്.എന്തായാലും വൈരം വിഴുങ്ങിയല്ല.വൈരം വിഴുങ്ങിയാല്‍ ഉടന്‍ മരിക്കില്ല.സ്വയം വെടിവച്ചാണു മരിച്ചതെന്ന് വേണം കരുതാന്‍.എന്നു മാത്രമല്ല പരിക്കേറ്റു വീണുകിടക്കുന്ന പഴശ്ശി ഓടി രക്ഷപെടാതിരിക്കാന്‍ തടഞ്ഞു നിര്‍ത്തിയ കണാര മേനോന്റെ നെഞ്ചിനു നേരെ തോക്കു ചൂണ്ടി “അടുത്തു വരരുത്” എന്ന് പഴശ്ശി പറയുന്നുമുണ്ട്. കൈത്തോക്ക് പഴശ്ശി എപ്പോഴും സൂക്ഷിച്ചിരുന്നതായും കാണാം.കമ്പനിക്ക് പിടി കിട്ടിയാല്‍ അവര്‍ കൊണ്ടു പോയി തൂക്കിലിടുമെന്ന് പഴശ്ശിക്ക് അറിയാം.അപ്പോള്‍ ആ സമയത്ത് സ്വയം വെടി വച്ചു മരിച്ചതാകാനാണു സാദ്ധ്യത.എന്നാല്‍ ഏറ്റുമുട്ടലില്‍ പഴശ്ശിയെ കൊന്നു എന്നാണു കമ്പനി പട്ടാളം റിപ്പോര്‍ട്ട് നല്‍കുന്നത്.അതിനു കാരണം പഴശ്ശിയുടെ തലക്ക് അവര്‍ വിലയേര്‍പ്പെടുത്തിയിരുന്നു എന്നതാണ്.ആ തുക കൈക്കലാക്കാന്‍ അത്തരമൊരു റിപ്പോര്‍ട്ട് നല്‍‌കേണ്ടത് മലബാറിലെ കമ്പനി സൈനികോദ്യോഗസ്ഥരുടെ ആവശ്യമായിരുന്നു. പക്ഷേ ഇങ്ങനെ ആത്മഹത്യ ചെയ്ത പഴശ്ശിയുടെ മൃതദേഹം അവര്‍ കൊണ്ടു പോവുകയാണല്ലോ? അതെ , അതിനു പ്രധാന കാരണം ആ മരണത്തെ തുടര്‍ന്ന് മറ്റൊരു കലാപം അവിടെ പൊട്ടിപ്പുറപ്പെടാതെ നോക്കുക എന്നതായിരുന്നു. ഒരു പക്ഷേ ടിപ്പു സുല്‍ത്താനും പഴശ്ശിയും ഒന്നിച്ചു നില്‍ക്കുന്ന ഒരവസ്ഥ ഉണ്ടായിരുന്നെങ്കില്‍ കമ്പിനിക്ക് ദക്ഷിണേന്ത്യയില്‍ ഒരു കോളനിഭരണം സാധ്യമാകുമായിരുന്നോ? എന്നു തീര്‍ത്തു പറയാന്‍ വയ്യ.അക്കാലമായപ്പോളേക്കും കമ്പനി ഇവര്‍ ഒന്നിച്ചു നിന്നാലും തോല്‍പ്പിക്കാനാവത്തത്ര ഒരു സൈനിക ശക്തി ആയിക്കഴിഞ്ഞിരുന്നു.പോരാത്തതിനു ഹൈദരാബാദിലെ നിസാമിന്റേയും മറാത്താ രാജാക്കന്മാരുടേയും പിന്തുണയും കമ്പനിക്കുണ്ടായിരുന്നു.അപ്പോള്‍ അവരെ ചെറുത്തു തോല്‍പ്പിക്കുക വിഷമമായിരുന്നു.പഴശിയോടൊപ്പം ഉണ്ടായിരുന്നത് ഏതാണ്ട് രണ്ടായിരം പേരോളം വരുന്ന നായര്‍ പടയാളികള്‍ മാത്രമായിരുന്നു.അത് കൊണ്ട് മാത്രം ടിപ്പുവിനു ഒരു പിന്തുണ ആകുമായിരുന്നില്ല.ജനങ്ങള്‍ തന്നെ പട്ടാളക്കാരും അവര്‍ തന്നെ ജനങ്ങളുമാകുന്ന ഒരു സാമൂഹിക സൈന്യ വ്യവസ്ഥ ( മിലേഷ്യ) ആയിരുന്നു പഴശ്ശിക്കുണ്ടായിരുന്നത്.അതു അത്ര വലിയ ഒരു സൈനിക ശക്തി ആയിരുന്നില്ല. ടിപ്പു സുല്‍ത്താനു ഒരു ഹിന്ദു വിരുദ്ധത ഉണ്ടായിരുന്നോ? മതത്തിന്റെ പേരില്‍ ഒരു വിരുദ്ധത ഉണ്ടായിരുന്നതായി കാണാന്‍ കഴിയില്ല.പഴശ്ശിയെ തന്നെ അദ്ദേഹം പിന്തുണച്ച പല അവസരങ്ങളും കാണാന്‍ കഴിയും.കോട്ടയവുമായി യുദ്ധം ചെയ്ത പിടിച്ചടക്കിയ വയനാട് പഴശ്ശിക്കു തന്നെ വിട്ടുകൊടുത്തതായി എന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.അതുപോലെ തന്നെ താമരശേരി ചുരം സംരക്ഷിക്കാന്‍ പടയാളികളേയും ടിപ്പു പഴശ്ശിക്കു നല്‍കിയതായി രേഖകളില്‍ കാണാം. എന്നു മാത്രമല്ല, അന്നത്തെ മലബാറിലെ പല നാടുവാഴികളും ടിപ്പുവിനു കപ്പം കൊടുത്തിരുന്നു.അവര്‍ അതു നല്‍കാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ആക്രമിക്കുക,നികുതി പിരിച്ചെടുക്കുക എന്നൊരു ശൈലിയായിരുന്നു ടിപ്പുവിന്റേത്.അക്കൂട്ടത്തില്‍ ക്ഷേത്രങ്ങളിലെ സമ്പത്തു മൂലം ചില ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.പക്ഷേ പ്രധാന ലക്ഷ്യം ക്ഷേത്ര ആക്രമണങ്ങള്‍ അല്ലായിരുന്നു ഇനി നമുക്കു മലബാറിലെ കാര്‍ഷിക കലാപങ്ങളിലേക്ക് വരാം.മലബാറിലെ കാര്‍ഷിക കലാപങ്ങളുടെ ഇന്നത്തെ പ്രസക്തി എന്താണു? ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ എന്തു പങ്കാണു ഈ കലാപങ്ങള്‍ വഹിച്ചിട്ടുള്ളത്? ആധുനികകാലഘട്ടത്തെക്കുറിച്ച് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ഈ കലാപങ്ങളുടെ സംഭാവന വളരെ വലുതാണ്.കേരളത്തിലെ ഭൂപരിഷ്ക്കരണ നടപടികളുടെ പ്രധാന കാരണവും ഈ കാര്‍ഷിക സമരങ്ങളാണ്.അതായത് ഫ്യൂഡല്‍ വ്യവസ്ഥിതി നിലവിലിരുന്ന ഒരു കൊളോണിയല്‍ ഭരണവ്യവസ്ഥക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു കാര്‍ഷിക കലാപങ്ങള്‍.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ താങ്ങി നിന്നിരുന്ന ജന്മിത്ത്വ -നാടുവാഴി വ്യവസ്ഥക്കെതിരെ നടന്ന ഈ സമരങ്ങളെല്ലാം തന്നെ അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗവുമായിരുന്നു. മലബാറില്‍ നടന്ന പോലെയുള്ള കാര്‍ഷിക സമരങ്ങള്‍ തിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളില്‍ നടന്നതായി കാണുന്നില്ല.എന്തായിരുന്നു അതിനു കാരണം? അതിനു പ്രധാന കാരണമെന്നത് ഇവിടങ്ങളില്‍ 1865ല്‍ തന്നെ കുടിയാന്മാര്‍ക്ക് ചില സ്ഥിരാവകാശങ്ങളൊക്കെ കൊടുക്കുന്ന നിയമം ( കാണം പ്രൊക്ലമേഷന്‍)പാസാക്കിയിരുന്നു.അതു പിന്നീട് കൊച്ചിയിലേക്കും വ്യാപിച്ചു.എന്നാല്‍ കൊളോണിയല്‍ ഭരണം നിലനിന്നിരുന്ന മലബാറില്‍ ജന്മിമാരുടെ അവകാശങ്ങളില്‍ ഒരിഞ്ചു പോലും ഇല്ലാതാക്കാന്‍ കോടതികള്‍ പോലും തയ്യാറായിരുന്നില്ല.വില്യം ലോഗന്‍ തന്നെ 1882 കാര്‍ഷികകമ്മിഷണറായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ കുടിയാന്മ നിയമം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.അതിന്‍ പ്രകാരം 1887 ല്‍ ഒരു നിയമം പാസാക്കാന്‍ ശ്രമിച്ചെങ്കിലും ജുഡീഷ്യറി അതിനെതിരായിരുന്നു.അതായത് ഒഴിപ്പിക്കപ്പെടുന്ന കുടിയാനു കൊടുക്കുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം ജന്മിക്കും കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.അതായത് ജന്മിയെ തന്നെ അവകാശിയായി നിര്‍ത്തുന്ന ഒരു രീതി.എന്നാല്‍ തിരുവിതാകൂറിലെ നിയമം മൂലം ജന്മിവ്യവസ്ഥ മലബാറിലെപ്പോലെ തീവ്രമായിരുന്നില്ല.അതുകൊണ്ടാണു മലബാറില്‍ ശക്തമായ കര്‍ഷക പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നത്.തിരുവിതാംകൂറിലാകട്ടെ തൊഴിലാളി പ്രസ്ഥാനമാണു ശക്തമായത്.കയര്‍, കശുവണ്ടി,കളിമണ്‍ തൊഴിലാളികള്‍ സംഘടിച്ച് ട്രേഡ് യൂണിയനുകള്‍ ഉണ്ടായി വന്നതും അങ്ങനെയാണ്. വീണ്ടും കാര്‍ഷികകലാപങ്ങളിലേക്ക് വരാം.അതില്‍ പ്രധാനപ്പെട്ടതാണല്ലോ കയ്യൂര്‍ സമരം.അതിന്റെ കാരണങ്ങളെപ്പറ്റി വിരുദ്ധമായ ചില ചരിത്രങ്ങള്‍ വായിച്ചിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ കയ്യൂര്‍ സമരത്തിലേക്ക് നയിച്ചതെന്തായിരുന്നു? യഥാര്‍ത്ഥത്തില്‍ നടന്നതെന്താണെന്ന് വച്ചാല്‍ മാര്‍ച്ച് 12 നു ഒരു സാമ്രാജ്യത്വ വിരുദ്ധ ജാഥ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.അന്ന് അത് റവന്യൂ ഇന്‍സ്‌പെക്ടര്‍ കാണുകയും അതില്‍ പങ്കെടുത്ത ആറു സഖാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.ഈ അറസ്റ്റു വാറന്റ് നടപ്പിലാക്കാനാണു പോലീസ് സംഘം കയ്യൂരിലെത്തിയത്. അപ്പോള്‍ ഇത്തരം ഒരു സാമ്രാജ്യത്വ വിരുദ്ധജാഥയുടെ മുന്നിലാണോ പോലീസു കാരന്‍ വന്നുപെട്ടതും പിന്നെ അയാളുടെ മരണത്തില്‍ അവസാനിച്ചതും? അല്ല, മാര്‍ച്ച് 12 നു നടന്ന സാമ്രാജ്യത്വ വിരുദ്ധജാഥയില്‍ പങ്കെടുത്ത സഖാക്കളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ ജാഥയായിരുന്നു അന്നു കയ്യൂരില്‍ നടന്നത്.അതിന്റെ മുന്നിലാണ് കുടിച്ച് ലക്കുകെട്ട പോലീസുകാരന്‍ സുബ്ബരായര്‍ വന്നുപെട്ടതും പിന്നീടുണ്ടായ സംഭവങ്ങളില്‍ പുഴയില്‍ ചാടിയതുമൂലം മുങ്ങി മരിക്കുകയും ചെയ്തത്.കയ്യൂര്‍ സംഭവത്തിനൊരു സാമ്രാജ്യത്വ വിരുദ്ധ ഭാവം ഉള്ളതും അതുകൊണ്ടു തന്നെയാണ്. അതുപോലെ തന്നെ,കയ്യൂരാണെങ്കിലും കാവുമ്പായി ആണെങ്കിലും കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളിലെ വളരെ ഉള്‍നാടന്‍ കുഗ്രാമങ്ങളാണ്, ഇപ്പോളും..എങ്ങനെയാണു അവിടങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വളരാന്‍ ഉണ്ടായ കാരണങ്ങള്‍? അതായത് കുഗ്രാമങ്ങളായിരുന്നെങ്കിലും ജന്മിത്വം ഇവിടങ്ങളില്‍ ശക്തമായിരുന്നു.അതുകൊണ്ടു തന്നെ കര്‍ഷക പ്രസ്ഥാനങ്ങളും ഇവിടെ വളര്‍ന്നു വന്നു.ഇത്തരം ഉള്‍നാടന്‍ പ്രദേശങ്ങള്‍ ആയിരുന്നതിനാല്‍ പോലീസിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ വളരെ കുറവായിരുന്നതിനാല്‍ കര്‍ഷകസംഘം പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഇത്തരം പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു.അങ്ങനെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനങ്ങളില്‍ മാറ്റം വരുത്തിയാണു ഇവിടങ്ങളില്‍ പുരോഗമന പ്രസ്ഥാനം വളര്‍ന്നത്.കയ്യൂരിലും മറ്റും 1936 മുതല്‍ തന്നെ കര്‍ഷക സംഘങ്ങള്‍ സജീവമായിരുന്നു.കമ്മ്യൂണിസ്റ്റുകാര്‍, ദേശീയവാദികള്‍, കര്‍ഷക പ്രസ്ഥാനങ്ങള്‍ ഇവയൊക്കെ ഇത്തരം പ്രദേശങ്ങളില്‍ അന്നേ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്നു കാണാം. അതുപോലെ തന്നെ ഒന്നാണു കയ്യൂര്‍ സമരത്തില്‍ സ:ഇ .കെ നായനാരുടെ പങ്ക്. ഇക്കാര്യത്തില്‍ പിന്നീട് പല വിവാദങ്ങള്‍ ഉണ്ടാകുകയും നായനാര്‍ കയ്യൂര്‍ സമരത്തിന്റെ ഭാഗം അല്ലായിരുന്നു എന്ന രീതിയില്‍ പ്രചാരണം വരികയും ചെയ്തിട്ടുണ്ടല്ലോ? അതു പിന്നീട് രാഷ്ട്രീയമായി ഉണ്ടാക്കിയെടുത്ത ഒന്നാണ്.അദ്ദേഹത്തെ മൂന്നാം പ്രതിയാക്കിയാണു പോലീസ് കോടതിയില്‍ കുറ്റപത്രം കൊടുത്തിട്ടുള്ളതെന്ന് കാണാം.എന്നാല്‍ ഒളിവില്‍ പോയതുകൊണ്ട് അദ്ദേഹത്തെ പിടിക്കാന്‍ പോലീസിനു സാധിക്കാതെ വരികയും അങ്ങനെ അവസാനം ശിക്ഷിക്കപ്പെടാതെ പോവുകയുമാണു ചെയ്തിട്ടുള്ളത്. എന്നു മാത്രമല്ല അക്കാലത്ത് കയ്യൂര്‍ കേന്ദ്രമാ‍യി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അവിടെ പാര്‍ട്ടിയുടെ സെക്രട്ടറി കൂടെ ആയിരുന്നില്ലേ? അതെ , അവിടെ കര്‍ഷകസംഘത്തിന്റേയും കമ്മ്യൂണിസ്റ്റുപാര്‍ട്ടീയുടേയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധജാഥയുടെ ഒക്കെ പിന്നില്‍ അദ്ദേഹവും ഉണ്ടായിരുന്നു.അതുകൊണ്ടു കൂടിയാണു അദ്ദേഹം മൂന്നാം പ്രതി ആകുന്നതും. അന്നു നടന്ന ആ ജാഥയില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിരുന്നതായി അറിയാമോ? അതിനെക്കുറിച്ച് കൃത്യമായി അറിയില്ല.പക്ഷേ അക്കാലത്ത കയ്യൂരില്‍ ഒളിവിലെന്നപോലെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹമായിരുന്നു അവിടെ എല്ലാ പ്രക്ഷോഭ പരിപാടികളുടേയും നേതൃത്വം നല്‍കിയിരുന്നത്. അതുപോലെ തന്നെ ‘മൊറാഴ’ സംഭവമുമായി ബന്ധപ്പെട്ട് തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിരുന്ന കെ.പി.ആര്‍ ഗോപാലന്റെ വധശിക്ഷ ഇളവു ചെയ്യാന്‍ കാരണം ഗാന്ധിജി ഇടപെട്ടതായിരുന്നു എന്നു പറയുന്നത് ശരിയാണോ? ഗാന്ധിജി ഇടപെട്ടതു കൊണ്ടാണോ വധശിക്ഷയില്‍ നിന്നു ഒഴിവാക്കിയതെന്നു കൃത്യമായി പറയാന്‍ സാധിക്കില്ല.പക്ഷേ ഗാന്ധിജി ആ വിധിയെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിരുന്നു എന്നത് ശരിയാണു.ഗാന്ധിജി എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷേ അത് വിധിന്യായത്തെ പിന്നീട് സ്വാധീനിച്ചോ എന്ന് പറയാനാവില്ല.എന്നു മാത്രമല്ല പല വിധത്തിലുള്ള ‘മൂവ്‌മെന്റുകള്‍’അന്നു ഈ വിധിക്കെതിരായി ഉണ്ടായിരുന്നുവെന്നും ഓര്‍ക്കണം.അതുകൂടാതെ ഇക്കാലമായപ്പോളെക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഭരണത്തിലുള്ള ഗവണ്‍‌മെന്റും തമ്മില്‍ സമരസപ്പെട്ട ഒരു സ്ഥിതിയും ഉണ്ടായിരുന്നു.എന്നാല്‍ കയ്യൂര്‍ സമരകാലം എന്നത് വളരെ വലിയ സാമ്രാജ്യവിരുദ്ധ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു. ഇതേ കാരണങ്ങള്‍ കൊണ്ടാണോ പിണറായി പോലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണത്തിനു വേദിയായത്? അതെ.പിണറായിയിലെ പാറപ്പുറം വേദിയായതുതന്നെ അവിടങ്ങളില്‍ കര്‍ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായതുകൊണ്ടാണു.ചിറക്കല്‍ താലൂക്ക് മുഴുവന്‍ അറിയപ്പെട്ടിരുന്നത് ‘റെഡ് താലൂക്ക്” എന്നായിരുന്നു അന്നു തന്നെ അറിയപ്പെട്ടിരുന്നത്. ഇരിക്കൂറിനെ ‘ചുവന്ന ഫര്‍ക്ക’ എന്ന് അറിയപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്.. ശരിയാണ്. ഇത്തരം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എങ്ങനെ ശക്തിപ്പെട്ടു? അതിനു കാരണം അവിടങ്ങളില്‍ ജന്മിത്വം വളരെയധികം ശക്തമായിരുന്നു എന്നതു തന്നെ.അതിന്റെ തിക്തഫലങ്ങള്‍ കൂടുതലും അനുഭവിച്ചത് ഇത്തരം പ്രദേശങ്ങളില്‍ ഉള്ളവരാണ്. എന്നാല്‍ ഇതേ രീതിയിലുള്ള മുന്നേറ്റങ്ങള്‍ കണ്ണൂര്‍ ജില്ലക്ക് പുറത്ത് തെക്കന്‍ മലബാര്‍ മേഖലയില്‍ ഉണ്ടായിട്ടില്ല എന്നും കാണേണ്ടതല്ലേ? ശരിയാണ്.ഉദാഹരണമായി മലപ്പുറം.അവിടെ മുസ്ലീം വിഭാഗമായിരുന്നു കൂടുതല്‍.പക്ഷേ അവരുടെ ശക്തി 1921 നു ശേഷം തകര്‍ന്നു പോയി.അതെ സമയം അവിടങ്ങളില്‍ വടക്കേ മലബാറിലെപ്പോലെയുള്ള ഒരു ജന്മിത്വ സമ്പ്രദായമല്ലായിരുന്നുവെന്നും കാണാം.ജന്മിമാരുടെ നേരിട്ടുള്ള ഇടപെടലുകള്‍ കുറവായിരുന്നു.ഇവിടെ പുതിയതായി വന്ന പണക്കാരും ഉണ്ടായിരുന്നതിനാല്‍ വടക്കേമലബാറിലെ പോലെ ഭൂമി മുഴുവന്‍ ജന്മിമാരുടെ കൈവശം എന്നൊരു അവസ്ഥ ഇല്ലായിരുന്നു.’പുനം കൊത്താ’നുള്ള സമരമൊക്കെ വടക്കേമലബാറില്‍ മാത്രം ഉണ്ടാകാനുള്ള കാരണവും അതാണ്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയാണു കേരളം എന്നത് ഒരു ‘മിത്താ’യിരുന്നു എന്ന് സാര്‍ പറഞ്ഞിരുന്നു.അതെന്താണു കാരണം? അതായത് ഐതിഹ്യം പറയുന്നത് പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തില്‍ താമസിപ്പിച്ചു എന്നാണല്ലോ.എന്നാല്‍ ചരിത്രത്തില്‍ കോലത്തിരി രാജാവും അപ്രകാരം ബ്രാഹ്മണരെ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ട്.ഇതൊക്കെ കൊണ്ട് ഗോകര്‍ണ്ണം വരെയാണു കേരളം എന്നൊരു മിത്ത് രൂപം പ്രാപിച്ചു എന്നേയുള്ളൂ.ഒരിക്കലും കേരളം ഗോകര്‍ണ്ണം വരെ ആയിരുന്നിട്ടില്ല. ഇപ്പോള്‍ കാസര്‍‌ഗോട്ടെ ചന്ദ്രഗിരിപ്പുഴക്ക് വടക്കോട്ട് തുളു സംസാരിക്കുന്ന പ്രദേശങ്ങളും കേരളത്തിന്റെ ഭാഗം ആണല്ലോ.സംസ്ഥാന പുന:സംഘടനക്കു മുമ്പും അതു കേരളത്തിന്റെ ഭാഗമായിട്ടാണോ കണ്ടിരുന്നത്? അല്ല, ഭാഗമായിരുന്നില്ല.ശരിക്കു പറഞ്ഞാല്‍ കന്യാകുമാരി നഷ്ടപ്പെട്ടപ്പോള്‍ കിട്ടിയ ‘കോമ്പന്‍‌സേഷന്‍ ‘ ആണു ഈ തുളുനാടന്‍ പ്രദേശങ്ങള്‍.ഇന്നും ആ പ്രദേശങ്ങളില്‍ തുളുവാണു മുഖ്യഭാഷ.അതുകൊണ്ടാണു കര്‍ഷക പ്രസ്ഥാനങ്ങളൊന്നും അവിടെ വളര്‍ന്നു വരാതിരുന്നതും.ഭാഷ തന്നെ ഒരു പ്രശ്നമായിരുന്നു.അവിടെ ഉണ്ടായിരുന്ന കര്‍ണ്ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായ വ്യത്യാസമുണ്ടായിരുന്നു.കേരളത്തില്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആയിരുന്നു. ഈ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണു പിന്നീട് പിണറായി സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നത് അല്ലേ? അതെ. അതുപോലെ മറ്റൊരു ചോദ്യം, കേരളത്തിലെ വിവിധ ജാതികള്‍,നമ്പൂതിരി, ഈഴവര്‍..ഇവരൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നവര്‍ ആണോ? ആദിവിഭാഗം എന്നത് “ട്രൈബല്‍ സൊസൈറ്റി” യാണു.അപ്പോള്‍ ഇപ്പറഞ്ഞ ജാതികളും ഇവരുമായി ബന്ധപ്പെട്ടു തന്നെ ഉരുത്തിരിഞ്ഞു വന്നതായിരിക്കണം.അതുകൊണ്ടാണു “കറുത്ത നമ്പൂതിരി”മാരും ഉണ്ടായിരിക്കുന്നത്.അപ്പോള്‍ ‘ആര്യജനത’ എന്നൊരു വംശീയ ഔന്നത്യം ( racial superiority) ഒന്നും കേരളത്തിലെ നമ്പൂതിരിമാരില്‍ കാണാന്‍ കഴിയില്ല.അപ്പോള്‍ അവര്‍ “കള്‍ച്ചറല്‍ ഐഡന്റിറ്റി” മാത്രമേ ഉള്ളൂ, “റേഷ്യല്‍ ഐഡന്റിറ്റി” ഇല്ലെന്നു പറയാം. കേരളത്തിലെ നമ്പൂതിരിമാര്‍ ആന്ധ്രയില്‍ നിന്നു വന്നവരാണെന്ന് പറയുന്നത് ശരിയാണോ? ഗുണ്ടൂരിനടുത്തുള്ള “നമ്പൂര്‍” ഗ്രാമത്തില്‍ നിന്നു വന്നതുകൊണ്ട് നമ്പൂതിരിമാര്‍ എന്ന് പേരു വന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ പലതും പറയാറുണ്ടെങ്കിലും ശരിക്കും ഇവിടെ തന്നെയുള്ളവര്‍ , ഗോകര്‍ണ്ണത്തു നിന്നും മറ്റും വന്ന ബ്രാഹ്മണരും ചേര്‍ന്ന് അതേ സംസ്കാരത്തിന്റെ ഭാഗമായെന്നു വേണം കരുതാന്‍ അതുപോലെ ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്ന് പറയുന്നു.. അതു ധാരാളമായി പറയുന്ന ഒന്നാണ്.തെങ്ങുകൃഷിക്കാരായി വന്നു എന്ന്, “ഈഴത്തു നാട്ടില്‍” നിന്നും വന്നു എന്ന് വടക്കന്‍ പാട്ടിലും മറ്റും പറയുന്നുണ്ട്.ഇത്രയധികം പേര്‍ വന്നിട്ടുണ്ടാവില്ല..കുറെപ്പേര്‍ വന്നിട്ടുണ്ടാവാം. മഹീന്ദ്ര രജപക്ഷയെ ഒക്കെ കണ്ടാല്‍ ഒരു മലയാളി ഛായയാണു കൂടുതല്‍ തോന്നുക അതെ..അപ്പോള്‍ ചില ആള്‍ക്കാര്‍ വന്നിരിക്കാം.പക്ഷേ കൂടുതലും ഇവിടെയുള്ളവര്‍ തന്നെ തൊഴില്‍ പരമായും സാംസ്കാരികപരമായും വിവിധ ജാതികളില്‍ പെടുകയാണു ഉണ്ടായത്. ഈ ജാതിവ്യത്യാസം എത്ര വര്‍ഷം മുന്‍പായിരിക്കും കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നത്? ഒരു ആയിരം വര്‍ഷം? അതിപ്പോള്‍ സംഘകാലത്തു തന്നെ ഒരു പ്രദേശത്തു താമസിക്കുന്നവരെ ഒരു പ്രത്യേക പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.”ഉഴവര്‍”, “ഗിരിജനങ്ങള്‍” എന്നു തുടങ്ങിയ “പ്രാദേശിക പേരുകളി’ലാണു അറിയപ്പെട്ടിരുന്നത്.ജാതി വ്യത്യാസമെന്ന നിലയില്‍ തുടങ്ങിയിരുന്നില്ല. പിന്നീടാണു ജാതി വ്യവസ്ഥ ഇപ്പോളത്തെ രീതിയില്‍ ഉരുത്തിരിഞ്ഞു വന്നത്. ഞാനൊരു പുസ്തകം വായിച്ചിരുന്നു.ശ്രീ വേലയുധന്‍ പണിക്കശ്ശേരിയുടെ “ക്ലിയോപാട്ര മലയാളി പെണ്‍കൊടിയാണ്”. അത്തരം ഒരു ബന്ധത്തിന് എത്രമാത്രം സാധ്യത ഉണ്ട്? അതൊക്കെ മിത്തുകളല്ലാതെ തെളിവുകള്‍ ഇല്ലാത്ത കാര്യങ്ങളാണ്.അതൊക്കെ ഓരോ ആള്‍ക്കാര്‍ അങ്ങനെ എഴുതുന്നു എന്നല്ലാതെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല ഈ വിദേശ ശക്തികള്‍ ഒക്കെ ഇവിടെ വരാന്‍ മാത്രം നമ്മുടെ കേരളം പുരാതന കാലത്ത് അത്ര സമ്പന്നമായിരുന്നോ? അതായത് അവര്‍ക്കു വേണ്ടുന്ന സാധനങ്ങള്‍ ഇവിടെ ഉണ്ട്.സ്പൈസസ് അവര്‍ക്ക് ആവശ്യമായിരുന്നു.മാംസം സൂക്ഷിക്കാന്‍ അതാവശ്യമായിരുന്നു.അതിനായി അവര്‍ ഇവിടെ വന്നു.അതേ സമയം നമ്മുടെ ഒറ്റ കപ്പലുകള്‍ പോലും അങ്ങോട്ടു പോയതായി രേഖകള്‍ ഇല്ല വാസ്കോഡഗാമ വരുന്നു, നേരിട്ട് സാമൂതിരിയുമായി ബന്ധപ്പെടുന്നു..അതുപോലെ മറ്റു വിദേശീയര് വരുന്നു‍.ഇവരൊക്കെ എങ്ങനെ അന്ന് ഇത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നു.ഭാഷ പോലും അന്യമല്ലേ? ദ്വിഭാഷികള്‍ അന്നും ഉണ്ടായിരുന്നു.അറബിക് , പോര്‍ട്ടുഗീസ് തുടങ്ങിയ ഭാഷകള്‍ അറിയാവുന്ന മുസ്ലീം വ്യാപാരികളും മറ്റും അന്നേ ഉണ്ടായിരുന്നതായി കാണാം.മാത്രവുമല്ല യൂറോപ്പില്‍ നിന്നും വരുന്നവര്‍ വിവിധ ഭാഷകള്‍ പഠിച്ചിരുന്നവരായിരുന്നുവെന്നും കാണാം.അഞ്ചും ആറും ഭാഷ സംസാരിച്ചിരുന്നവര്‍ വരെ ഉണ്ടായിരുന്നു. നാം ഇന്നു സംസാരിക്കുന്ന മലയാളം തന്നെയായിരുന്നോ അന്നും സംസാരിച്ചിരുന്നത്? അല്ല, മധ്യകാലീനമായ മലയാളം ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.നമ്മള്‍ എത്രമാത്രം മറ്റു ഭാഷകള്‍ സംസാരിച്ചിരുന്നു എന്ന് അറിയില്ല.പക്ഷേ അവര്‍ ഒന്നിലധികം ഭാഷകള്‍ പഠിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇനി നമുക്കു ‘ഹെറിറ്റേജ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വരാം.എന്തൊക്കെയാണു പ്രവര്‍ത്തനങ്ങള്‍? ഹെറിറ്റേജ് കൌണ്‍സില്‍ എന്നത് മരവിപ്പിച്ച് ഇട്ടിരുന്ന ഒന്നാണു.ഈ സര്‍ക്കാര്‍ വന്നതിനു ശേഷം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.അങ്ങനെയാണു ഞാനവിടെ എത്തിച്ചേരുന്നത്.ഇപ്പോള്‍ അവിടെ ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കീവിയല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.ഇതുകൂടാതെ പല കോളേജുകളിലും ഹെറിറ്റേജ് ക്ലബുകള്‍ തുടങ്ങി കൂടുതലായി ഒരു ബോധവല്‍ക്കരണം നടത്താനാണു ശ്രമിക്കുന്നത്.നമ്മുടെ പ്രൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണു, അതില്‍ ജനങ്ങളുടെ പങ്കെന്താണു എന്നൊക്കെയുള്ള കാര്യങ്ങളിലാണു ഊന്നല്‍ നല്‍കുന്നത്. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റും ഹെറിറ്റേജ് കൌണ്‍‌സിലും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അവരും ഇതു തന്നെയല്ലേ ചെയ്യുന്നത്? അതായത് പൈതൃക സംരക്ഷണം അവരാണു ചെയ്യുന്നത്.ഹെറിറ്റേജ് കൌണ്‍സിലിനു സംരക്ഷണം നടത്താനുള്ള ഫണ്ടില്ല.ഞങ്ങള്‍ ചെയ്യുന്നത് മീഡിയ വഴിയായും, ഹെറിറ്റേജ് കൌണ്‍സിലുകള്‍ വഴിയായും ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണു.പ്രചാരണം ആണു മുഖ്യം. ഞാന്‍ തലശ്ശേരിയിലെ ‘ഗുണ്ടര്‍ട്ട് സ്മാരകം” കാണാന്‍ പോയി.കണ്ടു കഴിഞ്ഞപ്പോള്‍ നിരാശ തോന്നി.ഒരു ഫോട്ടോ അല്ലാതെ ഗുണ്ടര്‍ട്ടിന്റെ ഓര്‍മ്മകള്‍ പേറുന്ന ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല.ഒരു ബോര്‍ഡ് പോലും ഇല്ല.ഇതൊക്കെ സംരക്ഷിക്കാന്‍ എന്തെങ്കിലും ഹെറിറ്റേജ് കൌണ്‍സിലിനു എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ഞങ്ങള്‍ക്ക് ഇതുപോലെയുള്ളവ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആവശ്യമായ ഫണ്ടില്ല.അതു ചെയ്യേണ്ടത് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ്.അവര്‍ക്കും വേണ്ടത്ര ഫണ്ടില്ല എന്നാണു പറയുന്നത്.ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അവയെ സംരക്ഷിക്കാനുള്ള അവബോധം ജനങ്ങളിലും സര്‍ക്കാരിലും സൃഷ്ടിക്കുക എന്നതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു സംരക്ഷിത സ്മാരകങ്ങളുടെ ചരിത്രത്തെ സംബന്ധിച്ച വിവരങ്ങളുടെ അഭാവം.ഉദാഹരണമായി കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കലിന്റെ മുന്നില്‍ പോലും ഇത്തരം ഒരു ബോര്‍ഡ് കാണാനില്ല.. അതെ.ശരിയാണ്.ഇത്തരം ലിറ്ററേച്ചറുകളുടെ അഭാവം എന്നത് ‘ഹെറിറ്റേജ് കേരള’യുടെ ഏറ്റവും വലിയ ന്യൂനതകളില്‍ ഒന്നാണ്.അത്തരം വിവരങ്ങള്‍ എഴുതിയുണ്ടാക്കാനുള്ള ഒരു ശ്രമം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (Malabar Institute For Research and Development)എന്നൊരു എന്‍.ജി.ഓ(NGO) ഇപ്പോളുണ്ട്.കണ്ണൂര്‍ കോട്ടയെക്കുറിച്ചൊക്കെ ഇപ്പോള്‍ ലിറ്ററേച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്.അതിനു നേതൃത്വം നല്‍കുന്നതും ഞാന്‍ തന്നെയാണ്.ഇനിയൊരു വര്‍ഷത്തിനുള്ളില്‍ ഇത്തരം എല്ലാ സ്ഥലങ്ങളേയും കുറിച്ചുള്ള കിട്ടാവുന്ന എല്ലാ വിവരങ്ങളും അതാത് സ്ഥലങ്ങളില്‍ ലഭ്യമാകുന്നതാണു.ഇതെല്ലാം ഈ എന്‍.ജി.ഓ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണു.ശരിക്കും നമ്മുടെ ടൂറിസം ഡവലപ്പ്‌മെന്റ് എന്നത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലാതെയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.അതിപ്പോള്‍ മാറി വരികയാണ്. (കെ.കെ.എന്‍ കുറുപ്പിനോടൊപ്പം ഞാന്‍) സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണു? നല്ലൊരു ഉദ്യാനം ഇപ്പോള്‍ അവിടെയുണ്ട്.ഏതാണ്ട് 40 ആ‍ള്‍ക്കാര്‍ ജോലിക്കാര്‍ തന്നെയുണ്ട്.പിന്നെ വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍, ഞാനൊക്കെ സ്വന്തം നിലയില്‍ ചെയ്യുന്ന ലേഖനങ്ങളും ഗവേഷണങ്ങളും മറ്റും.ഇതൊക്കെയാണ് ഇപ്പോളത്തെ പ്രവര്‍ത്തനങ്ങള്‍. തൃപ്പൂണിത്തുറ ഹില്‍‌പാലസില്‍ എന്തൊക്കെ ചെയ്യുന്നുണ്ട്? പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നുണ്ട്.ഇങ്ങനെ ഒന്നുണ്ട് എന്നൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്ക് അറിയാവുന്ന നില വന്നിട്ടുണ്ട്.ബുള്ളറ്റിന്‍, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധികരിക്കുന്നു.ട്രാന്‍സ്ക്രിപ്റ്റ് ഗവേഷണത്തിനുള്ള അവസരം ഉണ്ട്.ഔഷധസസ്യങ്ങളുടെ നല്ല ഒരു ഉദ്യാനമുണ്ട്.'ഹോര്‍ത്തൂസ് മലബാറിക്കൂസ്” എന്ന ഗ്രന്ഥത്തിന്റെ റീപ്രിന്റ് ചെയ്തിട്ടുണ്ട്. അങ്ങനെ പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.ഇതൊന്നും വളരെ വികസിത രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളായി ഞാന്‍ കാണുന്നില്ല.ഒരു സര്‍വകലാശാലയുടെ ഒരു ഡിപ്പാര്‍ട്ട്മെന്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആയി കണക്കാക്കിയാല്‍ മതി. ( ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) at 10:30 AM 35 comments: Labels: അഭിമുഖം Sunday, March 7, 2010 മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......! കേരളം മലയാളികളുടെ മാതൃഭൂമി.കേരളത്തിന്റെ ആകെ ജനസംഖ്യ ഏതാണ്ട് മൂന്നേകാല്‍ കോടിയെങ്കില്‍ പ്രവാസികളായ മലയാളികളുടെ എണ്ണം ഇരുപത്തിയഞ്ചു ലക്ഷത്തോളമാണ്.കേരളത്തിനുപുറത്ത് മറ്റു സംസ്ഥാനങ്ങളിലും ഭാരതത്തിനു വെളിയില്‍ ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കണ്ടെത്താനാവും.ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയധികം പ്രവാസികള്‍ ഇല്ല. കേരളത്തിലെ സമ്പത്‌ഘടനയെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം.ഒരാളെ ആശ്രയിച്ച് അഞ്ചു പേര്‍ എന്നൊരു കണക്കെടുത്താല്‍ തന്നെ ഏതാണ്ട് ഒന്നേകാല്‍ കോടി മലയാളികളും പ്രവാസികള്‍ അയക്കുന്ന ഡ്രാഫ്റ്റിനെ ആശ്രയിച്ച് കഴിയുന്നവരാണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇങ്ങനെയുള്ള പ്രവാസികളില്‍ ഭൂരിപക്ഷത്തിന്റേയും യഥാര്‍ത്ഥ അവസ്ഥ പരിതാപകരമാണെന്നതാണു സത്യം.ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ മുതല്‍ മറ്റു ഭാരതീയ സംസ്ഥാനങ്ങളില്‍ കൂലി വേലക്കാരില്‍ വരെ മലയാളികളെ കണ്ടെത്താം.ഒരു ആയുസുമുഴുവന്‍ ചോര നീരാക്കി പണിയെടുത്ത് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളോട് നാടിനുള്ള കടപ്പാട് എന്താണ്? കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഒരു പ്രവാസികാര്യ വകുപ്പു തന്നെയുണ്ട്.എന്നാല്‍ വിദേശങ്ങളിലെ വ്യവസായികളായ മലയാളികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് ‘പ്രവാസി ദിവസ്” ആഘോഷിക്കുന്ന വകുപ്പായി അതു ചുരുങ്ങിയിരിക്കുന്നു.സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും ഇന്നു വരെ നടപ്പിലാക്കിയതായി കാണാനാവില്ല. എന്നാല്‍ സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.എം.എല്‍.എ, എം.പി,മന്ത്രി എന്നനിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ടി.കെ ഹംസയാണ് ഈ പുതിയ ബോര്‍ഡിന്റെ ചെയര്‍മാന്‍.അദ്ദേഹമടക്കം ഒരു പതിനഞ്ച് അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണു ഇതിന്റെ പരിപാടികള്‍ നിയന്ത്രിക്കുന്നത്.ഈ പതിനഞ്ചു പേരില്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി,തൊഴില്‍ വകുപ്പ് സെക്രട്ടറി,നിയമ വകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പു സെക്രട്ടറി തുടങ്ങിയ 8 സര്‍ക്കാര്‍ പ്രതിനിധികളും വിദേശത്തും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രതിനിധികളുമായി 7 പേരുമാണുള്ളത്.ഈ 7 പേരില്‍ ഒരാള്‍ മദിരാശി കേരള സമാജം സെക്രട്ടറിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍ ആണ്.മറ്റുള്ളവര്‍ താഴെ പറയുന്നവരാണ്. ശ്രീ കൊച്ചുകൃഷ്ണന്‍ ( യു.എ.ഇ) ശ്രീ.പി.എം ജബീര്‍ ( ഒമാന്‍) ശ്രീ പയ്യോളി നാരായണന്‍ ശ്രീ.കെ വിജയകുമാര്‍ ശ്രീ സി.എന്‍ ചന്ദ്രന്‍ ശ്രീ പി.ആര്‍ കൃഷ്ണന്‍ ( മുംബൈ) ഇതു ഒരു പുതിയ സംരംഭം ആണ്.ഈ ബോര്‍ഡിന്റെ ആദ്യ യോഗം 2010 ജനുവരിയില്‍ തിരുവനന്തപുരത്തു കൂടി പ്രവാസി ക്ഷേമനിധിക്ക് രൂപം നല്‍കി.ഇതു സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള യോഗം മാര്‍ച്ച് 6 നു ചെന്നൈയില്‍ നടന്നു.അതില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.ടി.കെ ഹംസ ഈ ക്ഷേമനിധികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.യോഗത്തിനു തൊട്ടുമുന്‍‌പ് അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണു താഴെകൊടുത്തിരിക്കുന്നത്. എല്ലാ മലയാളികളും തീര്‍ച്ചയായും ഈ വീഡിയോ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ബോര്‍ഡ് അംഗം കൂടിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനേയും വീഡിയോയില്‍ കാണാം.ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങളാണു ശ്രീ ടി.കെ ഹംസ ഇതില്‍ സംസാരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഈ വീഡിയോ ഇവിടെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ ഞെക്കി വീഡിയോ കാണാം. തുടര്‍ന്നു നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.അന്തരിച്ച മുന്‍‌മുഖ്യമന്ത്രിയായിരുന്ന സ:ഇ.കെ നായനാരാണു പ്രവാസികള്‍ക്ക് ഒരു ക്ഷേമനിധി എന്നൊരു ആശയം മുന്നോട്ടു വച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ടി.കെ ഹംസ ഓര്‍മ്മിച്ചു.സ:നായനാരുടെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു, മറുനാട്ടില്‍ ജീവിക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ളത് എന്നും അദ്ദേഹം പറഞ്ഞു.ആ സ്വപ്ന സാക്ഷാല്‍‌ക്കാരമാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്തുകാട്ടി. ഈ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകതകള്‍ ഇനിപ്പറയുന്നവയാണു. എല്ലാ മറുനാടന്‍ മലയാളികളേയും ‘പ്രവാസി” എന്ന പേരിനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു.സാധാരണയായി വിദേശ മലയാളികളെ മാത്രമാണ് പ്രവാസികളായി സര്‍ക്കാരുകള്‍ കണക്കാക്കുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരും ( കാലാവധി തീര്‍ന്നതിനാലും,രോഗപീഡകളാലും,ജോലി നഷ്ടപ്പെട്ടും, വിരമിക്കല്‍ മൂലവും തുടങ്ങി ഏതു കാരണത്താലും) ഈ ക്ഷേമനിധിയുടെ ഭാഗമാണ്.അവര്‍ക്കും അംഗങ്ങളാകാം. മൂന്നുവര്‍ഷം ഭാരതത്തിനു വെളിയില്‍ ജോലി ചെയ്തവര്‍ക്കും ആറുമാസം ഭാരതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തവര്‍ക്കും ഇതില്‍ അംഗങ്ങളാകാം. 18 വയസ്സിനും 55 വയസ്സിനും ഇടക്കുള്ളവര്‍ക്ക് അംഗങ്ങളാകാം. അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ പ്രീമിയം( അംശാദായം) അടക്കുന്നവര്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസ പെന്‍ഷന്‍ പദ്ധതി.അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രീമിയം അടച്ചാല്‍ അടക്കുന്ന തുകയുടെ 3% കൂടി പെന്‍ഷനോട് കൂട്ടിച്ചേര്‍ക്കുന്നു. അംഗത്വഫീസ് 200രൂ.വിദേശമലയാളികള്‍ക്ക് 300 രൂ പ്രതിമാസ പ്രീമിയം.തിരിച്ചെത്തിയവര്‍ക്കും മറ്റു സംസ്ഥനങ്ങളിലുള്ളവര്‍ക്കും 100രൂ പ്രതിമാസ പ്രീമിയം. പ്രവാസി മരിച്ചാല്‍ കുടുംബത്തിനു പെന്‍ഷന്റെ 50% വച്ച് നല്‍കും 3 വര്‍ഷമെങ്കിലും പ്രീമിയം അടച്ചതിനു ശേഷം പിന്നീട് അടക്കാന്‍ പറ്റാത്തവര്‍ക്ക് 40% അവശതാ പെന്‍ഷന്‍ ഏതെങ്കിലും കാരണത്താല്‍ സ്ഥായിയായ ശാരീരിക അവശതകളാല്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ക്ക് അടച്ച മുഴുവന്‍ തുകയും, ബോര്‍ഡ് നിശ്ചയിക്കുന്ന ഒരു തുകയും ചേര്‍ത്ത് കൊടുക്കുന്നു. ജോലിയിലിരിക്കുന്ന പ്രവാസി മരിച്ചാല്‍ അത് വിദേശ മലയാളിയെങ്കില്‍ കുടുംബത്തിനു അപ്പോള്‍ തന്നെ 50,000 രൂ നല്‍കും.തിരിച്ചു വന്നവര്‍ക്ക് 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് 25,000 രൂപയും. മാരകരോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സാസഹായമായി 50,000രൂ. പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാപരിപാടിക്കായി ദേശസാല്‍‌കൃത ഇന്‍ഷ്വറന്‍ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു. കുറഞ്ഞത് 3 വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗങ്ങള്‍ക്ക് 5000രൂ വരെ വിവാഹ ധനസഹായം. പ്രവാസികളുടെ രണ്ടു പെണ്‍കുട്ടികള്‍ക്കു വരെ വിവാഹ ധനസഹായം. രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗത്തിനു രണ്ടു പ്രസവങ്ങള്‍ക്ക് വരെ ധനസഹായം പ്രവാസികളുടെ മക്കള്‍ക്ക് പ്രസവ ധനസഹായം. രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്റ്. വീട് ,വസ്തു എന്നിവ വാങ്ങുന്നതിനും വീടു വയ്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പലിശക്കും പലിശ ഇല്ലാതെയും വായ്പ നല്‍കാനുള്ള “പ്രവാസി ആശ്വാസ നിധി” തിരിച്ചു വന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും, കമ്പിനികള്‍ തുടങ്ങാനും,സഹകരണസംഘങ്ങള്‍ തുടങ്ങാനും വായ്പ.അതില്‍ ബോര്‍ഡ് ഷെയര്‍ എടുക്കുന്ന പദ്ധതി. 55 വയസ്സില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അംഗങ്ങളാകാന്‍ കഴിയാതെ വന്നവര്‍ക്കായി “പ്രവാസി കേരളീയര്‍(വിദേശം) പ്രത്യേക സഹായനിധി” ഇങ്ങനെയുള്ളവര്‍ക്ക് അടിയന്തിര ചികിത്സാ സഹായമായി 25,000 രൂപവരെ. ഇപ്പോള്‍ 55 വയസ്സുള്ളവര്‍ക്ക് 60 വയസ് തികയുമ്പോള്‍ ഒരു നിശ്ചിത തുക സാമ്പത്തിക ധനസഹായം നല്‍കുന്നതിനുള്ള വിപുലമായ പദ്ധതി. മരണമടയുന്ന വിദേശമലയാളികളുടെ ആശ്രിതര്‍ക്ക് ധനസഹായ പദ്ധതി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഒരു പുതിയ സംരംഭം ആണ്.ഇതിന്റെ വിജയം എന്നത് അംഗങ്ങളുടെ എണ്ണവുമായും കൃത്യമായി പ്രീമിയം അടക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.പ്രീമിയം തുക ഒന്നിച്ചടക്കാനും ആറുമാസത്തില്‍ ഒരുമിച്ചടക്കാനുമൊക്കെയുള്ള സൌകര്യങ്ങള്‍ ലഭ്യമാണ്.കഴിയുന്നത്ര ആള്‍ക്കാരെ ഇതിന്റെ ഭാഗമാക്കാന്‍ ഓരോ മലയാളിയും ശ്രമിക്കേണ്ടതാണെന്ന് ശ്രീ .ടി.കെ ഹംസ യോഗത്തില്‍ എടുത്തു പറഞ്ഞു.സ്വന്തം സ്ഥലത്തെ മലയാളി സംഘടനകളുമായി ഇതിനായി ബന്ധപ്പെടാവുന്നതുമാണ്.മറുനാട്ടില്‍ വ്യവസായം നടത്തുന്ന വമ്പന്മാരെയോ ഉന്നത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയോ അല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുക എന്നതാണു ഈ ക്ഷേമനിധികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറുനാടന്‍ മലയാളികളില്‍ ഭൂരിപക്ഷവും അത്തരക്കാരാണു താനും.വ്യവസ്ഥകള്‍ കഴിയുന്നത്ര ലളിതമാക്കാന്‍ ബോര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകള്‍ 1:പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് -- ലിങ്ക് 1 2:അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങള്‍ ലഭിക്കുന്ന സൈറ്റ് - ലിങ്ക് 2 3:പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട്,2009 ( സര്‍ക്കാര്‍ ഗസറ്റ്-പി.ഡി എഫ്)- ലിങ്ക് 3 അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കൊടുത്തിരിക്കുന്നത് താഴെ സ്കാന്‍ ചെയ്ത് കൊടുത്തിരിക്കുന്നു.ചിത്രങ്ങളില്‍ ഞെക്കി വലുതായി കാണാം (പേജ് 1) (പേജ് 2) ഭാരതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ക്ഷേമനിധി പ്രവാസികള്‍ക്കായി ഉണ്ടാകുന്നത്.ഏതാണ്ട് 20,000 കോടി രൂപ ഇമിഗ്രേഷന്‍ ക്ലിയറന്‍‌സിന്റെ ഭാഗമായി കെട്ടിവക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ തന്നെ അവകാശികള്‍ തിരിച്ചെടുക്കാത്ത തുകയായി കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്കുകള്‍.എന്നാല്‍ അത്തരം ഒരു തുകയും കൈയിലില്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരം ഒരു ക്ഷേമനിധിക്ക് മുന്നിട്ടിറങ്ങുന്നത് തീര്‍ച്ചയായും അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നത്. ക്ഷേമനിധി വലുതാകുന്നതോടെ ബോര്‍ഡ് നല്‍കുന്ന ധനസഹായങ്ങളുടെ തുകയും ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ടി.കെ ഹംസ പറഞ്ഞു. ഇതു വായിക്കുന്ന ഓരോ മലയാളിയും സ്വയം അംഗമാകുന്നതിനോടൊപ്പം മറ്റുള്ളവരെ അംഗങ്ങളാക്കാനും ശ്രമിക്കണമെന്നാണു എനിക്ക് പറയുവാനുള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടായാല്‍ മാറി വരുന്ന സര്‍ക്കാര്‍ ഈ ക്ഷേമനിധി വേണ്ടവിധം കൊണ്ടുപോകാന്‍ എന്തു നടപടിയാണ് ഇപ്പോള്‍ ബോര്‍ഡ് എടുക്കുന്നത് എന്ന് വിശദീകരണ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ സംശയം ഉന്നയിച്ചു.അതിനു ശ്രീ.ടി.കെ.ഹംസ നല്‍‌കിയ മറുപടി രസകരവും അതേ സമയം ചിന്തോദ്ദീപകവുമായിരുന്നു.”മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാര്‍ മാറാതിരിക്കാന്‍ എന്താ ചെയ്യാനാവുക എന്നു വച്ചാല്‍ അതങ്ങ്‌ട് ചെയ്യുക” എന്നായിരുന്നു അത്. ശരിയല്ലേ? (നന്ദി: വീഡിയോയും ഒരു ചിത്രവും തന്ന മദിരാശി കേരളസമാജത്തിന്) Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) at 10:45 PM 40 comments: Labels: വാര്‍ത്ത Newer Posts Older Posts Home Subscribe to: Posts (Atom) എന്നെക്കുറിച്ച്....! സുനിൽ കൃഷ്ണൻ(Sunil Krishnan) സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള മനോഹരമായ ഒരു ഗ്രാമം.1991 ആഗസ്റ്റ് 23 മുതൽ കേരളത്തിനു വെളിയിൽ.ഇപ്പോൾ ചെന്നൈയിൽ. എന്നെ ആകർഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാൻ ഇഷ്ടപ്പെട്ട വ്യക്തികൾ, എന്റെ ഓർമ്മകൾ, ചിന്തകൾ,കഥകൾ,യാത്രകൾ, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ...അങ്ങനെ അങ്ങനെ എന്റെ മനസ്സിൽ പൊട്ടിവിടരുന്ന അടുക്കും ചിട്ടയുമില്ലാത്ത കാര്യങ്ങളെ ഒന്നു ഒതുക്കി ക്രമപ്പെടുത്തി വയ്ക്കുക എന്നതു മാത്രമേ ഈ ബ്ലോഗ് കൊണ്ട് ലക്ഷ്യമുള്ളൂ..ചുരുക്കി പറഞ്ഞാൽ ആർക്കും വായിയ്ക്കാവുന്ന എന്റെ ഡയറിക്കുറിപ്പുകൾ...! എനിക്ക് കത്തെഴുതാനുള്ള വിലാസം:sunil080671@gmail.com
എച്ച്‌സിഎൽ ടെക്‌നോളജീസും ഇന്റലും ഡിജിറ്റൽ വർക്ക്‌പ്ലേസ് സേവനങ്ങൾക്കായി സെന്റർ ഓഫ് എക്‌സലൻസ് (CoE) സമാരംഭിച്ചു Print this page സാങ്കേതികവിദ്യ എച്ച്‌സിഎൽ ടെക്‌നോളജീസും ഇന്റലും ഡിജിറ്റൽ വർക്ക്‌പ്ലേസ് സേവനങ്ങൾക്കായി സെന്റർ ഓഫ് എക്‌സലൻസ് (CoE) സമാരംഭിച്ചു By Pothujanam September 11, 2022 84 0 font size decrease font size increase font size HCL Technologies and Intel Launch Center of Excellence (CoE) for Digital Workplace Services പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസും (എച്ച്സിഎൽ), ഇന്റലും (NASDAQ: INTC) വ്യവസായ-അനുയോജ്യമായ ഡിജിറ്റൽ വർക്ക്പ്ലേസ് (DWP) ഓഫറുകളുടെ സൃഷ്ടിയും ദത്തെടുക്കലും ത്വരിതപ്പെടുത്തുന്നതിന് ഒരു സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളും വിദഗ്‌ധരും സജ്ജീകരിച്ചിരിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ്, തടസ്സങ്ങളില്ലാത്തതും കണക്റ്റുചെയ്‌തതും സുരക്ഷിതവുമായ ഹൈബ്രിഡ് ജോലിസ്ഥലങ്ങൾ സൃഷ്‌ടിക്കാൻ HCL-ന്റെ DWP സൊല്യൂഷനുകളും ഇന്റലിന്റെ ടെക്‌നോളജി പോർട്ട്‌ഫോളിയോയും പ്രയോജനപ്പെടുത്തും. ഒരു ഹൈബ്രിഡ് വർക്ക്‌പ്ലേസ് പരിസ്ഥിതിയിൽ എന്റർപ്രൈസസിന്റെ ജോലിഭാരം കൂടിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഡിജിറ്റൽ ടെക്‌നോളജി പ്ലാറ്റ്‌ഫോം സൊല്യൂഷനുകളും ആർക്കിടെക്ചറുകളും പരീക്ഷിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായും സെന്റർ ഓഫ് എക്‌സലൻസ് പ്രവർത്തിക്കും. “ഞങ്ങൾക്ക് ഇന്റലുമായി ദീർഘ കാലമായി നില നിൽക്കുന്ന ബന്ധമുണ്ട് .സുരക്ഷിതവും അനുഭവപരവും ഒപ്പം യഥാർത്ഥ ഹൈബ്രിഡ് തൊഴിൽ അനുഭവം നൽകാനുള്ള ഞങ്ങളുടെ കഴിവുകളുടെ പ്രകടനമാണ് ഈ ഏറ്റവും പുതിയ സഹകരണം. ജോലിസ്ഥല സേവനങ്ങളിൽ എച്ച്സിഎൽ ടെക്നോളജീസ് മുൻനിരയിലാണെങ്കിൽ ക്ലയന്റ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകളിൽ ഇന്റൽ മുൻനിര സ്ഥാനം ഇന്റെലിനാണ് . ഞങ്ങളുടെ ഫ്ലൂയിഡ് വർക്കിംഗ് കാറ്റലോഗ് ഉപയോഗിച്ച് ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും തുല്യമായ അനുഭവങ്ങൾ നൽകുകയും ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ ബിസിനസ്സ് ഫലങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന് ഹൈബ്രിഡ് പ്രവർത്തനങ്ങളുടെ അടുത്ത തലമുറയെ പ്രാപ്തരാക്കുകയും ചെയ്യുന്നു'' എച്ച്‌സിഎൽ ടെക്‌നോളജീസ് ഡിജിറ്റൽ വർക്ക്‌പ്ലേസ് ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് രക്ഷിത് ഘുര പറഞ്ഞു, "എച്ച്‌സിഎൽ ടെക്‌നോളജീസും ഇന്റലും വിവിധ സാങ്കേതിക വിദ്യകളിലുടനീളം ബിസിനസ്സ് മൂല്യം ഉപഭോക്താക്കൾക്ക് വിജയകരമായി എത്തിക്കുന്നുണ്ടെന്ന് . HCL ടെക്‌നോളജീസ് ഡിജിറ്റൽ വർക്ക്‌പ്ലെയ്‌സ് സർവീസസ് സെന്റർ ഓഫ് എക്‌സലൻസിന്റെ ഭാഗമാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, കൂടാതെ HCL-ന്റെ മികച്ച ഇൻ-ക്ലാസ് ഡിജിറ്റൽ വർക്ക്‌പ്ലേസ് സൊല്യൂഷനുകളും സേവനങ്ങളും intel vPro പ്ലാറ്റ്‌ഫോം പോലുള്ള ക്ലയന്റ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യക ളുമായി സംയോജിപ്പിക്കുമ്പോൾ സാധ്യമായ കാര്യങ്ങൾ പ്രദർശിപ്പിക്കാൻ ഏറ്റവും മികച്ച വേദിയാണ്‌ സെന്റർ ഓഫ് എക്‌സലൻസ്," ഇന്റൽ ഇന്ത്യ, സെയിൽസ്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സന്തോഷ് വിശ്വനാഥൻ പറഞ്ഞു. എന്റർപ്രൈസസിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്തന ആവശ്യകതകൾ നിറവേറ്റുന്നതിലൂടെ സെന്റർ ഓഫ് എക്‌സലൻസ് വലിയ ബിസിനസ്സും സാങ്കേതിക മൂല്യവും നൽകുന്നു. സാങ്കേതികവിദ്യകളുടെ നിലവിലെ റോഡ്‌മാപ്പ് പ്രയോജനപ്പെടുത്താനും ഇന്റലിന്റെ ഭാവി സാങ്കേതികവിദ്യകൾ സ്വീകരിക്കാനും സിസ്റ്റം ഇന്റഗ്രേഷൻ സൊല്യൂഷൻസ് പ്രൊവൈഡർ എന്ന നിലയിൽ അതിന്റെ മത്സരാധിഷ്ഠിത നേട്ടം വർദ്ധിപ്പിക്കാനും ഇത് HCL-നെ പ്രാപ്‌തമാക്കുന്നു. ഇതുകൂടാതെ, BigFix, FlexSpace, Intel എന്നിവ ഉപയോഗിച്ച് ത്രികോണവൽക്കരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ ഇത് HCL-നെ പ്രാപ്തമാക്കും - BigFix ഇതിനകം Intel vRRO / EMA-യുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ HCL-നെ വ്യത്യസ്തമാക്കുന്നതിനുള്ള ഒരു ഘടകമാണിത്.
അനുമതി രജിസ്ട്രേഷൻ യൂണിറ്റിൽ ലഭിക്കുന്നത് ഒരു വർഷം കഴിയുന്ന തീയതിയ്ക്ക് ശേഷമാകുമ്പോൾ സെക്ഷൻ 13(3) പ്രകാരം ഇതു രജിസ്റ്റർ ചെയ്യുന്നതിന് ആർ.ഡി.ഒ.യുടെ അനുമതി തേടണമെന്ന് അപേക്ഷകരോട് ആവശ്യപ്പെടുന്നത് യുക്തിസഹമല്ല. ഇത്തരം സാഹചര്യങ്ങളിൽ ജില്ലാ രജിസ്ട്രടഠറുടെ അനുമതി പരിഗണിച്ച് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. 3. ഇത്തരം അപേക്ഷകളിൽ കാലതാമസം കൂടാതെ നിശ്ചിത ദിവസത്തിനകം തന്നെ തീർപ്പ് കൽപ്പിക്കേണ്ടതാണ്. ജനന-മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തുന്നതിനുള്ള നിർദ്ദേശത്തിന്മേൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് നിർദ്ദേശം നൽകിക്കൊണ്ടുള്ള സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 31512/ആർ.ഡി.3/2013/തസ്വഭവ, Tvpm, തീയതി 17-10-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തുന്നതിനുള്ള നിർദ്ദേശത്തിന്മേൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന:- 1, 1-2-2012-ലെ 35845/ആർഡി3/11/തസ്വഭവ നമ്പർ സർക്കുലർ. 2, 07-05-2012-ലെ 9748/ആർഡി3/12/തസ്വഭവ നമ്പർ സർക്കുലർ. 3. പഞ്ചായത്ത് ഡയറക്ടറുടെ 20-4-2013, 26-7-2013 എന്നീ തീയതികളിലെ ബി1-9545/13 നമ്പർ കത്തുകൾ. സൂചന (1) സർക്കുലർ പ്രകാരം ജനന രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനു മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്റ്ററിൽ ചേർത്തുപോയിട്ടുണ്ടെങ്കിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെയും പ്രായപൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ) സ്കൂൾ രേഖയുടെയും അടിസ്ഥാനത്തിൽ അന്വേഷിച്ചു ബോധ്യം വന്നശേഷം സ്കൂൾ രേഖ പ്രകാരമുള്ള പേരു ചേർക്കാവുന്നതാണ്. ഇതിനായി തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കൾ നൽകേണ്ടതും, തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാ ക്കുന്നതിന് 50/- രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. കുട്ടിയെ സ്കൂളിൽ ചേർത്തശേഷം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കുന്ന കേസുകളിൽ സ്കൂൾ രേഖ നിർബന്ധമായും ഹാജരാക്കേണ്ടതും അതുപ്രകാരം തന്നെ പേരു ചേർക്കേണ്ടതുമാണെന്ന് മേൽപ്പറഞ്ഞ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 2. ജനന രജിസ്റ്ററുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യൽ വികസിപ്പിച്ച് തിരുത്തലുകൾ നൽകാവുന്നതാണ്. ഇതിനായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂർത്തിയായ കേസുകളിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കൾ നൽകേണ്ടതും തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണെന്ന് സൂചന (2) സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 3. സൂചന (1)-ലെയും (2)-ലെയും സർക്കുലറുകളിൽ സൂചിപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം എന്നത് ഗസറ്റഡ് ഓഫീസർ/നോട്ടറി പബ്ലിക്സ് സാക്ഷ്യപ്പെടുത്തേണ്ടതുണ്ടോ ഇല്ലെങ്കിൽ മാതാപിതാക്കൾ ജനനമരണ രജിസ്ട്രാറുടെ മുമ്പിൽ നേരിട്ട് ഹാജരായി സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ടോ ഉണ്ടെങ്കിൽ എത്ര രൂപയുടെ സ്റ്റാമ്പ് പേപ്പർ ആണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടി സർക്കുലറുകളിൽ വ്യക്തത വരുത്തിക്കൊണ്ട് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 4. തെറ്റായി വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഈടാക്കാൻ വ്യവസ്ഥയുള്ള സാഹചര്യത്തിൽ സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് കുട്ടിയുടെ പേരിൽ തിരുത്തൽ വരുത്തു ന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയോടൊപ്പം വെള്ളപേപ്പറിൽ തെറ്റായ പേര് ചേർക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സ്കൂളിൽ ചേർത്ത ശേഷമുള്ള കേസുകളിൽ സ്കൂൾ രേഖയിലെ പോലെ പേരു തിരുത്തുന്നതിന് അപേക്ഷയോടൊപ്പം തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന 100 രൂപ മുദ്രപ്രതത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും മാതാവ്/പിതാവ്/നിയമാനുസൃതമായ രക്ഷകർത്താവ്/മാതാപിതാക്കൾ മരണപ്പെട്ട കേസുകളിൽ വ്യക്തി രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.
ഡെഫിനിറ്റീവ് ടെക്നോളജി DN8 സബ്‌വൂഫർ സ്വാഗതം ഒരു ഡെഫിനിറ്റീവ് ടെക്നോളജി ഡിസെൻഡ് സബ്‌വൂഫർ തിരഞ്ഞെടുത്തതിന് നന്ദി. സാധ്യമായ ഏറ്റവും മികച്ച പ്രകടനം നിങ്ങൾ അനുഭവിക്കുന്നുവെന്ന് ഉറപ്പാക്കാൻ, ഈ ഉടമയുടെ മാനുവൽ പൂർണ്ണമായി വായിക്കാനും നിങ്ങളുടെ സ്പീക്കറിനായുള്ള ശരിയായ ഇൻസ്റ്റാളേഷനും സജ്ജീകരണ നടപടിക്രമങ്ങളും സ്വയം പരിചയപ്പെടുത്താനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആസ്വദിക്കൂ! സുരക്ഷാ മുൻകരുതലുകൾ ഇടിമിന്നൽ... തുടര്ന്ന് വായിക്കുക “ഡിഫിനിറ്റീവ് ടെക്നോളജി DN8 സബ്‌വൂഫർ ഉടമയുടെ മാനുവൽ” മാർച്ച് 9, 2022 മാർച്ച് 9, 2022 ൽ പോസ്റ്റ്നിശ്ചിത സാങ്കേതികവിദ്യTags: നിശ്ചിത സാങ്കേതികവിദ്യ, DN10, DN8, DN8 സബ്‌വൂഫർ, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ ഡിഫിനിറ്റീവ് ടെക്നോളജി DN8 സബ്‌വൂഫർ ഉടമയുടെ മാനുവലിൽ HERTZ SPL സബ്‌വൂഫർ ഉടമയുടെ മാനുവൽ കാണിക്കുക SPL കാണിക്കുക സബ്‌വൂഫർ hertzaudiovideo.com ഉടമയുടെ മാനുവൽ കോമ്പ് .Hertz 2 ഉടമയുടെ മാനുവൽ / ബൾഗേറിയൻ . ,:,. , , [ഇമെയിൽ പരിരക്ഷിച്ചിരിക്കുന്നു] , 1. . , , ,,. 2.,,. 3., . 4. 5.,,. 6.,,,. 7.,,… തുടര്ന്ന് വായിക്കുക "HERTZ SPL കാണിക്കുക സബ്‌വൂഫർ ഉടമയുടെ മാനുവൽ" മാർച്ച് 6, 2022 ൽ പോസ്റ്റ്ഹെർട്സ്Tags: ഹെർട്സ്, SPL ഷോ, SPL കാണിക്കുക സബ്‌വൂഫർ, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ HERTZ SPL-ൽ സബ്‌വൂഫർ ഉടമയുടെ മാനുവൽ കാണിക്കുക HH ഇലക്‌ട്രോണിക്‌സ് HPS-115 സജീവ സബ്‌വൂഫർ യൂസർ മാനുവൽ സജീവ സബ്‌വൂഫർ ഉപയോക്തൃ മാനുവൽ യുകെയിൽ എച്ച്എച്ച് ഇലക്ട്രോണിക്സ് ലിമിറ്റഡ് രൂപകല്പന ചെയ്യുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്തു. ആക്റ്റീവ് സബ്‌വൂഫർ പോർട്ടബിൾ സൗണ്ട്, ഇൻസുലേറ്റ് ചെയ്യാത്ത 'അപകടകരമായ വോളിയത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്tagവ്യക്തികൾക്ക് വൈദ്യുത ആഘാതം സൃഷ്ടിക്കാൻ പര്യാപ്തമായേക്കാവുന്ന ഉൽപ്പന്നത്തിന്റെ വലയത്തിനുള്ളിൽ e'. സാന്നിധ്യത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്… തുടര്ന്ന് വായിക്കുക "HH ഇലക്‌ട്രോണിക്‌സ് HPS-115 സജീവ സബ്‌വൂഫർ യൂസർ മാനുവൽ" ഫെബ്രുവരി 28, 2022 മാർച്ച് 2, 2022 ൽ പോസ്റ്റ്എച്ച്എച്ച് ഇലക്ട്രോണിക്സ്Tags: സജീവ സബ്‌വൂഫർ, എച്ച്എച്ച് ഇലക്ട്രോണിക്സ്, HPS-115, HPS-115 സജീവ സബ്‌വൂഫർ, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ HH ഇലക്‌ട്രോണിക്‌സ് HPS-115 സജീവ സബ്‌വൂഫർ യൂസർ മാനുവലിൽ ഭൂകമ്പ ശബ്‌ദം MiniMe DSP P-15 സബ്‌വൂഫർ ഉപയോക്തൃ മാനുവൽ നിങ്ങളെ ചലിപ്പിക്കുന്ന ശബ്ദം MiniMe DSP P-15 & FF-15 ഉപയോക്തൃ മാനുവൽ ഭൂകമ്പ സൗണ്ട് കോർപ്പറേഷൻ ഫോൺ: (510) 732-1000 www.earthquakesound.com www.earthquakesoundshop.com മുന്നറിയിപ്പ്: ഉയർന്ന ശബ്ദ സമ്മർദ്ദം സൃഷ്ടിക്കാൻ ഈ ഉൽപ്പന്നത്തിന് കഴിയും ലെവലുകൾ. ഈ സ്പീക്കറുകൾ പ്രവർത്തിപ്പിക്കുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കണം. ഉയർന്ന അളവിലുള്ള ശബ്ദ മർദ്ദം ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് നിങ്ങളുടെ കേൾവിക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തും. … തുടര്ന്ന് വായിക്കുക “ഭൂകമ്പ ശബ്‌ദം MiniMe DSP P-15 സബ്‌വൂഫർ യൂസർ മാനുവൽ” ഫെബ്രുവരി 23, 2022 ഫെബ്രുവരി 25, 2022 ൽ പോസ്റ്റ്ഭൂകമ്പ ശബ്ദംTags: ഭൂകമ്പ ശബ്ദം, MiniMe DSP P-15, MiniMe DSP P-15 സബ്‌വൂഫർ, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ ഭൂകമ്പ ശബ്‌ദ MiniMe DSP P-15 സബ്‌വൂഫർ ഉപയോക്തൃ മാനുവലിൽ ബോസ് ബാസ് മൊഡ്യൂൾ 700 സബ്‌വൂഫർ യൂസർ മാനുവൽ ബോസ് ബാസ് മൊഡ്യൂൾ 700 സബ്‌വൂഫർ പ്രധാനപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ ദയവായി എല്ലാ സുരക്ഷയും സുരക്ഷയും ഉപയോഗ നിർദ്ദേശങ്ങളും വായിച്ച് സൂക്ഷിക്കുക. ഈ ഉൽപ്പന്നം 2014/53/EU-ന്റെ അവശ്യ ആവശ്യകതകൾക്കും മറ്റ് പ്രസക്തമായ വ്യവസ്ഥകൾക്കും ബാധകമായ മറ്റെല്ലാ EU നിർദ്ദേശ ആവശ്യകതകൾക്കും അനുസൃതമാണെന്ന് ബോസ് കോർപ്പറേഷൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. അനുരൂപതയുടെ പൂർണ്ണമായ പ്രഖ്യാപനം ഇവിടെ കാണാം:… തുടര്ന്ന് വായിക്കുക “BOSE Bass Module 700 Subwoofer User Manual” ഫെബ്രുവരി 23, 2022 ഫെബ്രുവരി 26, 2022 ൽ പോസ്റ്റ്ബോസ്Tags: ബാസ് മൊഡ്യൂൾ 700, ബാസ് മൊഡ്യൂൾ 700 സബ്‌വൂഫർ, ബോസ്, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ BOSE Bass Module 700 സബ്‌വൂഫർ യൂസർ മാനുവലിൽ FOCAL CUB EVO സബ്‌വൂഫർ ഉപയോക്തൃ മാനുവൽ FOCAL CUB EVO സബ്‌വൂഫർ ഒരു ഫോക്കൽ ഉൽപ്പന്നം വാങ്ങിയതിന് നന്ദി. ഞങ്ങളുടെ ഹൈ-ഫിഡിലിറ്റി ലോകത്തിലേക്ക് സ്വാഗതം. പുതുമ, പാരമ്പര്യം, മികവ്, ആനന്ദം എന്നിവയാണ് നമ്മുടെ മൂല്യങ്ങൾ; സമ്പന്നവും ശുദ്ധവും സത്യവുമായ ഒരു ശബ്ദം നിങ്ങൾക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. നിങ്ങളുടെ ഉൽപ്പന്നം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങൾ വായിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു… തുടര്ന്ന് വായിക്കുക "ഫോക്കൽ കബ് EVO സബ്‌വൂഫർ യൂസർ മാനുവൽ" ഫെബ്രുവരി 21, 2022 ഫെബ്രുവരി 25, 2022 ൽ പോസ്റ്റ്ഫോക്കൽTags: CUB EVO, CUB EVO സബ്‌വൂഫർ, ഫോക്കൽ, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ FOCAL CUB EVO സബ്‌വൂഫർ യൂസർ മാനുവലിൽ SONY SA-SW5 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവൽ SONY SA-SW5 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവൽ 5-027-345-12(1) ©2021 സോണി കോർപ്പറേഷൻ മലേഷ്യ ഉടമയുടെ രേഖയിൽ അച്ചടിച്ചത് സബ്‌വൂഫറിന്റെ പിൻഭാഗത്താണ് മോഡലും സീരിയൽ നമ്പറുകളും. താഴെ നൽകിയിരിക്കുന്ന സ്ഥലത്ത് സീരിയൽ നമ്പറുകൾ രേഖപ്പെടുത്തുക. ഈ ഉൽപ്പന്നത്തെക്കുറിച്ച് നിങ്ങളുടെ സോണി ഡീലറെ വിളിക്കുമ്പോഴെല്ലാം അവരെ റഫർ ചെയ്യുക. മോഡൽ നമ്പർ. SA-SW5 സീരിയൽ നമ്പർ. കുറിച്ച് … തുടര്ന്ന് വായിക്കുക "SONY SA-SW5 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവൽ" ഫെബ്രുവരി 13, 2022 ഫെബ്രുവരി 13, 2022 ൽ പോസ്റ്റ്സോണിTags: SA-SW5, SA-SW5 സബ്‌വൂഫർ, സോണി, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ SONY SA-SW5 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവലിൽ യോർക്ക്‌വില്ലെ SA221S സിനർജി അറേ സീരീസ് ഡ്യുവൽ 21 ഇഞ്ച് പവർഡ് പോർട്ടബിൾ സബ്‌വൂഫർ ഓണേഴ്‌സ് മാനുവൽ ഉടമയുടെ മാനുവൽ സുപ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ ഒരു സമഭുജ ത്രികോണത്തിനുള്ളിൽ, അമ്പടയാള ചിഹ്നമുള്ള ഈ മിന്നൽ മിന്നൽ, ഇൻസുലേറ്റ് ചെയ്യാത്ത "അപകടകരമായ വോളിയത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.tage” വ്യക്തികൾക്ക് വൈദ്യുതാഘാതം ഉണ്ടാക്കാൻ മതിയായ അളവിലുള്ള ഉൽപ്പന്നത്തിന്റെ ചുറ്റുപാടിനുള്ളിൽ. സ്റ്റാക്ക് ചെയ്യരുത് എന്ന ചിഹ്നം ഉദ്ദേശിച്ചുള്ളതാണ്… തുടര്ന്ന് വായിക്കുക "Yorkville SA221S സിനർജി അറേ സീരീസ് ഡ്യുവൽ 21 ഇഞ്ച് പവർഡ് പോർട്ടബിൾ സബ്‌വൂഫർ ഓണേഴ്‌സ് മാനുവൽ" ഫെബ്രുവരി 10, 2022 ഫെബ്രുവരി 11, 2022 ൽ പോസ്റ്റ്യോർക്ക്വില്ലെTags: 21 ഇഞ്ച് പവർഡ് പോർട്ടബിൾ സബ് വൂഫർ, അറേ സീരീസ് ഡ്യുവൽ 21 ഇഞ്ച് പവർഡ് പോർട്ടബിൾ സബ്‌വൂഫർ, SA221S, SA221S സിനർജി അറേ സീരീസ് ഡ്യുവൽ 21 ഇഞ്ച് പവർഡ് പോർട്ടബിൾ സബ്‌വൂഫർ, സബ്‌വൂഫർ, സിലര്ജി, യോർക്ക്വില്ലെഒരു അഭിപ്രായം ഇടൂ യോർക്ക്‌വില്ലെ SA221S സിനർജി അറേ സീരീസ് ഡ്യുവൽ 21 ഇഞ്ച് പവർഡ് പോർട്ടബിൾ സബ്‌വൂഫർ ഓണേഴ്‌സ് മാനുവൽ ബോസ് ബാസ് മൊഡ്യൂൾ 500 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവൽ BOSE Bass Module 500 Subwoofer പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ ഈ നിർദ്ദേശങ്ങൾ വായിക്കുക. ഈ നിർദ്ദേശങ്ങൾ സൂക്ഷിക്കുക. എല്ലാ മുന്നറിയിപ്പുകളും ശ്രദ്ധിക്കുക. എല്ലാ നിർദ്ദേശങ്ങളും പാലിക്കുക. വെള്ളത്തിനടുത്ത് ഈ ഉപകരണം ഉപയോഗിക്കരുത്. ഉണങ്ങിയ തുണി ഉപയോഗിച്ച് മാത്രം വൃത്തിയാക്കുക. വെന്റിലേഷൻ തുറസ്സുകളൊന്നും തടയരുത്. നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ഇൻസ്റ്റാൾ ചെയ്യുക. താപ സ്രോതസ്സുകൾക്ക് സമീപം ഇൻസ്റ്റാൾ ചെയ്യരുത്... തുടര്ന്ന് വായിക്കുക "ബോസ് ബാസ് മൊഡ്യൂൾ 500 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവൽ" ഫെബ്രുവരി 9, 2022 ഫെബ്രുവരി 9, 2022 ൽ പോസ്റ്റ്ബോസ്Tags: ബാസ് മൊഡ്യൂൾ 500, ബാസ് മൊഡ്യൂൾ 500 സബ്‌വൂഫർ, ബോസ്, സബ്‌വൂഫർഒരു അഭിപ്രായം ഇടൂ BOSE Bass Module 500 സബ്‌വൂഫർ ഇൻസ്ട്രക്ഷൻ മാനുവലിൽ KALI WS-12 പ്രോജക്റ്റ് വാട്ട്സ് സ്റ്റുഡിയോ/ലൈവ് സബ്‌വൂഫർ ഉപയോക്തൃ ഗൈഡ് KALI WS-12 Project Watts Studio/Live Subwoofer യൂസർ ഗൈഡ് പ്രധാനപ്പെട്ട സുരക്ഷാ വിവരങ്ങൾ ഈ നിർദ്ദേശങ്ങൾ വായിക്കുക. ഈ നിർദ്ദേശങ്ങൾ സൂക്ഷിക്കുക. എല്ലാ മുന്നറിയിപ്പുകളും ശ്രദ്ധിക്കുക. എല്ലാ നിർദ്ദേശങ്ങളും പാലിക്കുക. വെള്ളത്തിനടുത്ത് ഈ ഉപകരണം ഉപയോഗിക്കരുത്. ഉൽപ്പന്നം പവർ ഡൗൺ ചെയ്യുക, വൃത്തിയാക്കുന്നതിന് മുമ്പ് അത് വൈദ്യുതിയിൽ നിന്ന് അൺപ്ലഗ് ചെയ്യുക. ഉണങ്ങിയ തുണി ഉപയോഗിച്ച് മാത്രം വൃത്തിയാക്കുക. വെന്റിലേഷൻ തുറസ്സുകളൊന്നും തടയരുത്. വെന്റിലേഷൻ സൂക്ഷിക്കുക... തുടര്ന്ന് വായിക്കുക “KALI WS-12 പ്രോജക്റ്റ് വാട്ട്സ് സ്റ്റുഡിയോ/ലൈവ് സബ്‌വൂഫർ യൂസർ ഗൈഡ്” ഫെബ്രുവരി 9, 2022 ഫെബ്രുവരി 9, 2022 ൽ പോസ്റ്റ്കാളിTags: കാളി, ലൈവ് സബ് വൂഫർ, പ്രോജക്റ്റ് വാട്ട്സ് സ്റ്റുഡിയോ ലൈവ് സബ്‌വൂഫർ, സ്റ്റുഡിയോ ലൈവ് സബ്‌വൂഫർ, സബ്‌വൂഫർ, WS-12ഒരു അഭിപ്രായം ഇടൂ KALI WS-12 പ്രോജക്റ്റ് വാട്ട്സ് സ്റ്റുഡിയോ/ലൈവ് സബ്‌വൂഫർ ഉപയോക്തൃ ഗൈഡിൽ
സംരംഭകത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഒരുക്കുന്ന സൗജന്യ പരിശീലനം നേടാന്‍ അവസരം – രജിസ്റ്റര്‍ ചെയ്യാം – കുടുംബശ്രീ സംരംഭകത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഒരുക്കുന്ന സൗജന്യ പരിശീലനം നേടാന്‍ അവസരം – രജിസ്റ്റര്‍ ചെയ്യാം Kudumbashree News June 29, 2022 ദേശീയ വനിതാ കമ്മീഷനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോടും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നിലവിലുള്ള കുടുംബശ്രീ സംരംഭകര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാനാകും. സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫൗണ്ടേഷന്‍ ട്രെയിനിങ്ങും നിലവില്‍ സംരംഭകരായവര്‍ക്ക് അഡ്വാന്‍സ് ട്രെയിനിങ്ങുമാണ് നല്‍കുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. https://innovateindia.mygov.in/entrepreneurship-program…/ എന്ന ലിങ്കില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഈ മികച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താം.
ആദ്യ വെടി പൊട്ടലിൻ്റെ സുഖ നിദ്രയിൽ നിന്നും പെട്ടെന്ന് ഉണർന്ന ഞാൻ ക്ലോക്കിൽ നോക്കിയപ്പോൾ പുലർച്ചെ 3 ആയിരിക്കുന്നു. ഇന്നലെ രാത്രി പത്തരക്ക്‌ ആരംഭിച്ച ഷെമീമയും ആയിട്ടുള്ള കുണ്ണ-പൂറ് പടവെട്ടു പോരാട്ടം അതിൻ്റെ പൂർണ്ണതയിലേക്ക് ഇനിയും എത്തിയിട്ടില്ല. അതിനിടക്ക് അവൾ രണ്ടു വട്ടവും ഞാൻ ഒരു വട്ടവും വെടി പൊട്ടീ ഒലിച്ചു തളർന്നു. ഞാൻ പതുക്കെ അവളെ തട്ടിയുണർത്തി. “എഴുന്നേൽക്കു എൻ്റെ ഷെയ്‌മക്കുട്ടി, സമയം 3 കഴിഞ്ഞു. ഇപ്പോഴും തപ്പി തലോടൽ മാത്രെ കഴിഞ്ഞിട്ടുള്ളൂ. ബാക്കി നിന്നെ അനുഭവിക്കാനും അനുഭവിപ്പിക്കാനും പോകുന്നേയുള്ളു” എന്ന്‌ പറഞ്ഞു. “എന്താ മോളെ നീ സുഖം കൊണ്ട് തളർന്നു പോയോ” എന്ന് ചോദിച്ചപ്പോൾ, “ഇക്ക എന്നെ ഇത് വരെ കിട്ടാത്ത ഞാൻ അനുഭവിക്കാത്ത സുഖം തന്ന് തളർത്തി ഉറക്കികളഞ്ഞതല്ലേ. ഹോ, എന്തൊരു ചപ്പലും ഊമ്പാലും ആയിരുന്നു” എന്നവൾ പറഞ്ഞു ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി വന്ന അവൾ എൻ്റെ തലമുടിയിൽ കൂടി വിരലുകൾ ഓടിച്ച് മുഖം അവളിലേക്ക് അടുപ്പിച്ച് എൻ്റെ ചുണ്ടുകളിലും മുഖത്തും ഉമ്മകൾ കൊണ്ട് മൂടി. എൻ്റെ ചുണ്ടുകൾ അവൾ ചപ്പി കോർത്ത് വലിച്ചുകൊണ്ട് എനിക്ക് എന്നും കുട്ടൻ്റെ സുഖം വേണം എന്ന് പറഞ്ഞു. പതുക്കെ അവൾ എൻ്റെ മുകളിലേക്ക് കയറി എൻ്റെ ചെവിയിലും കഴുത്തിലും ഒക്കെ നാക്ക് കൊണ്ട് ഉഴിഞ്ഞു ചെവികൾ ചപ്പി വലിച്ചു. അവളെൻ്റെ നെഞ്ചിലും ഞെട്ടുകളിലും അവളുടെ നാക്ക് കൊണ്ട് നക്കി കറക്കി ചപ്പി കൊണ്ടിരുന്നു. എൻ്റെ ഞെട്ടുകളിൽ അവൾ നടത്തിയ നാക്കു പ്രയോഗം എന്നെ വീണ്ടും വികാര ഉത്തേജനത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിച്ചു. എൻ്റെ കുണ്ണ പാര പോലെ നിന്ന് വെട്ടി വിറച്ചു കൊണ്ടിരുന്നു. അത് നോക്കി, “കുണ്ണമോൻ വീണ്ടും ഉണർന്നല്ലോ കുഞ്ഞുമോനെ” എന്നവൾ മൊഴിഞ്ഞു. “നിൻ്റെ ഈ കൊഴുത്ത വെളുത്ത മേനിയും കഴപ്പും കണ്ടാൽ നിൻ്റെ ഒരു ടച്ചിങ്ങ്സ് കിട്ടിയാൽ ഒരിക്കലും ഉണരാത്ത കുണ്ണകൾ പോലും എഴുന്നേറ്റ് നിന്ന് പോകുമെടി ഷെമീമ മോളെ” എന്ന്‌ ഞാൻ പറഞ്ഞു. “അത്രക്ക് ആറ്റൻ മുതലാണ് നീ. നിന്നെ ശരിക്കും നല്ല കളി വീരന്മാർ ആയ അറബികളുടെയോ യൂറോപീൻസിൻ്റെയോ നീഗ്രോസിൻ്റെയോ കയ്യിൽ കിട്ടണം. രണ്ടോ മൂന്നോ പേര് ചേർന്നു കളിക്കുകയും വേണം. അത്രക്ക് മുറ്റ് ചരക്കും കഴപ്പിയും ആണ്‌ നീ” എന്ന്‌ പറഞ്ഞപ്പോൾ, “ആണോ, അപ്പൊ ഈ കളിവീരൻ എന്നെ ഇപ്പൊ കാട്ടിയത് ഒന്നും കളിയല്ലേ?” എന്ന്‌ ചോദിച്ചുകൊണ്ട് അവൾ ആരെയും വശം കിടത്തി കളയുന്ന വശ്യതയോടെ ചിരിച്ചു. എൻ്റെ മുകളിൽ കവച്ചിരുന്നു കൊണ്ട് അവളെൻ്റെ വായിലേക്ക് ആ തേൻ ചുണ്ടുകൾ ഇറക്കി തന്നു. ഞാൻ അത് വായ്ക്കുള്ളിലുട്ട് നുണഞ്ഞു ഊമ്പിക്കൊടുത്തു. “നീ തയ്യാർ ആണെങ്കിൽ നിനക്ക്‌ എല്ലാത്തരം കളികളും ഞാൻ അനുഭവിപ്പിച്ചു തരാമെടീ കൂത്തിച്ചി കൊതിച്ചി കഴപ്പി മോളെ” എന്ന്‌ ഞാൻ പറഞ്ഞു. “നിന്നെ നൂൽബന്ധം പോലും ഇല്ലാതാക്കിയപ്പോൾ ആണ്‌ നിൻ്റെ ഈ ഒന്നാം നമ്പർ ശരീര വടിവുകളും നിൻ്റെ മുലയുടെയും പൂറിൻ്റെയും വലിപ്പോം മുഴപ്പും അത് പോലെ കഴപ്പും ഒക്കെ ശരിക്കും മനസ്സിൽ ആയത്” എന്ന്‌ പറഞ്ഞു ഞാൻ അവളുടെ നാക്കിനെ എൻ്റെ നാക്കു കൊണ്ട് കോർത്ത് വലിച്ചു കൊടുത്തു. അവളെ ഞാൻ എൻ്റെ മേൽ കിടത്തി രണ്ട് കൈകൊണ്ടും അവളുടെ മുഴുത്തു കൊഴുത്ത കുണ്ടികളെ ഞെക്കിയുടച്ചു. എൻ്റെ വിരലുകൾ അവളുടെ കുണ്ടിയിലും കുണ്ടിചാലിലും ചിത്രം വരച്ചു. “ഹാ..ഊം..എന്താ കാട്ടനെ?” എന്നവൾ എൻ്റെ ചെവിയിൽ കടിച്ചു കൊണ്ട് കുറുകി. അവൾ, “ഹൂം ഹൂം ഉഊമ്..ഞാൻ സമ്മതിക്കില്ല. പറ്റുമെങ്കിൽ എൻ്റെ മോൻ ഈ കൊഴുത്ത ചരക്കിനെ പൊക്കിയെടുത്ത് കൊണ്ട് പോയി കൊടുക്കാൻ പറ്റുമോന്നു നോക്ക്” എന്ന്‌ പറഞ്ഞു. അവളുടെ ആ പറച്ചിൽ എന്നിൽ കൂടുതൽ ആവേശവും ഉത്തേജനവും ഉണ്ടാക്കി. “നിന്നെ ഞാൻ പൊക്കിയെടുത്തു കൊണ്ട് പോയി എൻ്റെ സുഹൃത്തുക്കൾ ആയ അറബിക്കും ബ്രിട്ടീഷ്കാരനും ബീബിസിക്കും കൊടുത്തു ഞങ്ങൾ നാല് പേരും ചേർന്നു നിന്നെ മതിയാവോളം കളിച്ച് തകർത്ത് നിൻ്റെ കഴപ്പും കൊഴുപ്പും മുഴുവൻ കുടിച്ച് വറ്റിച്ചു നിൻ്റെ പരിപ്പ് എടുത്ത് തിന്നുമെടി കള്ളി പൂറി പുളച്ചി ഷെമീമ മോളെ” എന്ന്‌ ഞാൻ പറഞ്ഞു. “ഉഊമ് ഊഊ…കിട്ടിയത് തന്നെ ഈ ഷെമീമാനെ. ഞാൻ സമ്മതിക്കില്ലെങ്കിലോ” എന്ന്‌ എന്നെ നോക്കി വശ്യതയോടെ മൊഴിഞ്ഞു. “ഞാൻ എന്താ വല്ല വെടിയും ആണോ മോനെ എല്ലാവർക്കും കേറി മാറി മാറി മേയാൻ. ഞാൻ നല്ല ഒന്നാന്തരം കുടുംബത്തിൽ പിറന്നവളാ” എന്നും പറഞ്ഞവൾ എൻ്റെ കവിളിൽ നുള്ളി. “ഇന്നു മുതൽ നീയൊരു വെടിയായെടി പൊന്നുമോളെ,” എന്നും പറഞ്ഞു ഞാനവളുടെ താടി ചപ്പി ഊമ്പി. “അത് പിന്നെ ആവശ്യമില്ലാത്ത ഓരോന്ന് കാട്ടി കൂട്ടി എൻ്റെ കൺട്രോൾ കളയുന്ന രീതിയിൽ എന്നെ കയറിപിടിച്ചു തഴുകി വശം കെടുത്തിയാൽ ഞാൻ എന്നല്ല ഏത് പെണ്ണാ വീണു പോകാതിരിക്കുക, ഒരിക്കലെങ്കിലും വെടിയായി പോകാതിരിക്കുക?” എന്നവൾ എന്നോട് കൊഞ്ചിക്കൊണ്ട് മൊഴിഞ്ഞു. അത് കേട്ട് അവളെ ഇറുകെ വലിച്ചു മുറുക്കി പുണർന്നു കൊണ്ട് ഞാൻ, “ഹഹഹ” എന്ന്‌ പൊട്ടിചിരിച്ചുപോയി. ഞാൻ ഷെമീമ എന്ന അതീവ സുന്ദരിയായ രതി ഭാജനത്തെ അവളുടെ കടന്നെടുത്ത അരക്കെട്ടിൽ പിടിച്ചു എൻ്റെ നെഞ്ചിലേക്കുയർത്തി. അപ്പോൾ അവളുടെ തുടുത്ത പഴുത്ത പപ്പായ വലിപ്പം ഉള്ള രണ്ട് വെണ്ണക്കൽ മുലകളും എൻ്റെ മുഖത്തു മുട്ടി കിടന്നാടികൊണ്ടിരുന്നു. എൻ്റെ വായുടെ മുകളിൽ കിടന്നു ആടി കളിക്കുന്ന അവളുടെ രണ്ടു മുലകളെയും ഞെട്ടുകളെയും, “നീ എൻ്റെ പശുപെണ്ണല്ലേ” എന്ന് പറഞ്ഞു കൈകൾ കൊണ്ട് പിടിച്ച് പശുവിനെ കറക്കും പോലെ ഞാൻ കറക്കി. “ഹാ ഹ ഹൂം..ഹാ..നല്ലോണം കറന്നെടുത്തോ..” എന്നും പറന്ന് രസം കൊണ്ട് അവൾ ഇളകിയാടി. ഞാൻ എൻ്റെ കുലച്ചു നിൽക്കുന്ന കുണ്ണയിൽ നിന്നും ഒലിക്കുന്ന തേൻ വിരലിൽ എടുത്ത് അവളുടെ ചുണ്ടുകളിലും വായിലേക്കും തേച്ചു ഇറക്കി കൊടുത്തു. “ഉഊം..ഉപ്പു രസം” എന്നും പറഞ്ഞവൾ എൻ്റെ വിരലിനെ ഊമ്പി. പശുവിനെ കറക്കുമ്പോൾ പാല് മുഴുവൻ നല്ലോണം കിട്ടാൻ നെയ്യ്‌ പുരട്ടി പിഴിഞ്ഞ് കറക്കണം എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത് എന്ന്‌ പറഞ്ഞ് കുണ്ണതേൻ വീണ്ടും എടുത്ത് ഞാൻ അവളുടെ മുല നെട്ടുകളിൽ തേച്ച് പിടിച്ചു പിഴിഞ്ഞ് കറന്നു. “ഊം ഹും..നല്ലോണം കറന്നെടുത്തു കുടിച്ചോ..” എന്നും പറഞ്ഞവൾ എന്നെ കൊതി പിടിപ്പിച്ചു. “ഇനി എൻ്റെ കുഞ്ഞുവാവ കറന്ന് കുടിച്ചത് മതി, ഇനി നല്ലോണം വലിച്ചു കുച്ചോ” എന്ന്‌ കൊഞ്ചി കുഴഞ്ഞു പറഞ്ഞു കൊണ്ടവൾ മുലകളെ മാറി മാറി എൻ്റെ വായിലേക്ക് വെച്ച് തന്നു ഞാൻ അവ രണ്ടും ചപ്പി വലിച്ചു നുണഞ്ഞു. “ഹൈ ഹൗ ഹായ് ഹോ ഹ്മ്..നല്ലോണം വലിച്ച് കുടിച്ച് വറ്റിക്ക് കുട്ടാ” എന്നും പറഞ്ഞു എൻ്റെ വായിലേക്ക് കൂടുതൽ അമർത്തി ഇറക്കി തന്നു. അപ്പൊൾ എൻ്റെ കൈകൾ അവളുടെ വലിയ തുടകളിലും കുണ്ടികളിലും തഴുകി പരതി നടന്നു. ഞാൻ ആ കുണ്ടികളെ ഞെരിച്ച് ഉടച്ച് കൊടുത്തപ്പോൾ, “ഹോ ഹും..ഊം..പതുക്കെ പൊന്നേ” എന്നു പറഞ്ഞവൾ കുറുകി. പെട്ടെന്ന് ഞാൻ അവളോട്ടും പ്രതീക്ഷിക്കാതെ ഉയർത്തിയെടുത്ത് ആ ഒന്നാം തരം തേൻ വരിക്ക ചക്ക എൻ്റെ വായിലേക്ക് വെച്ചു. ആ പഴുത്തു തുടുത്ത ചക്കച്ചുളയുടെ ഉള്ളിലേക്ക് എൻ്റെ നാവ് കടത്തി കറക്കി നക്കിയ. പെട്ടെന്നുള്ള എൻ്റെ ആ പ്രയോഗത്തിൽ എൻ്റെ വായിൽ ഇരുന്നവൾ സുഖം കൊണ്ട്, “ഹാവൂ എന്താ കാട്ടണെ എന്ത് സുഖാ…ഹാ ഹായ് ഹൂ ങ്ങും” എന്ന്‌ പറഞ്ഞു മുകളിലേക്ക് ഉയർന്ന് പൊങ്ങി. അതിൽ നിന്നും ഒഴുകി ഇറങ്ങുന്ന തേൻ മുഴുവൻ ഞാൻ കുടിച്ചിറക്കി കൊണ്ടിരുന്നു. ഞാൻ അവളുടെ മൂത്രനാളിയും കന്തും പൂറിതളുകളും കൂട്ടി വലിച്ചു ചപ്പി വിട്ടപ്പോൾ, “ഹൂ ഹൂ..ഹാ..ഹാ..ഹാ…ഹാവൂ പൊന്നേ” എന്നും പറഞ്ഞവൾ മുക്രയിട്ടലറി. അവൾ പതുക്കെ താഴേക്ക് ഇറങ്ങി എൻ്റെ വയറിലും പൊക്കിളിലും ഉമ്മ വെച്ച് എന്നെ ഇക്കിളിപ്പെടുത്തിയപ്പോൾ, “എടി പൂമോളെ” എന്നും പറഞ്ഞു ഞാൻ ഒന്ന് പുളഞ്ഞു കുത്തിപോയി. എൻ്റെ രോമാവൃതം ആയ ശരീരം കണ്ടവൾ, “ഞാൻ പശുവാണെങ്കിൽ നിങ്ങൾ പോത്താണ്. എന്നും കയ്യിലിരുപ്പ് മുഴുവൻ വിത്തു കാളയുടെ സ്വഭാവം ആണ്‌,” എന്ന്‌ പറഞ്ഞു എന്നെ കളിയാക്കി രസിച്ചു. അ വളുടെ ആ സംസാരം പൊട്ടി ചിരിച് കൊണ്ട് ഞാനും ആസ്വദിച്ചു പോയി. പതുക്കെ അവളെൻ്റെ സാധനം കയ്യിലെടുത്തു, “ഊം..തനി വിത്തുകാള തന്നെ..എന്ത് വലിപ്പ” എന്നും പറഞ്ഞു അഗ്രഭാഗത്ത് ഉമ്മ വെച്ചു. “ഇത്‌ നിൻ്റെ ആരാണ്, എന്താണ്‌?” എന്ന് ഞാൻ ചോദിച്ചപ്പോൾ, “എൻ്റെ മുത്ത് പൊന്ന് കുണ്ണമോൻ” എന്നവൾ പറഞ്ഞു. “എനിക്ക് എന്നും ഈ കുട്ടൻ്റെ സുഖം വേണം” എന്ന് പറഞ്ഞവൾ വായിലാക്കി ചപ്പിവലിച്ചു. ഞാൻ സുഖം കൊണ്ട്, “ഹാ ങ്ഹാ ഹോ” എന്ന്‌ കിടന്ന് മുരണ്ടു. അവൾ നല്ലൊരു ചപ്പൽ വിദ്ധക്തയുടെ രീതിയിൽ എൻ്റെ കുണ്ണയെ നക്കുകയും ചപ്പുകയും ഊമ്പുകയും ചെയ്ത് കൊണ്ടിരുന്നു. “എടി പൂറിച്ചി മോളെ, നിനക്ക് എൻ്റെ കുണ്ണ ഇഷ്ടമായോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, “ഇത്ര വലിയ സാധനം കണ്ടാൽ തന്നെ ഏത് പെണ്ണിനും ഇഷ്ട്ടം മാത്രം അല്ല ഗർഭം പോലും ഉണ്ടാകുമെൻ്റെ പൊന്നേ” എന്നവൾ പറഞ്ഞു. അത് കേട്ടപാടെ ഞാൻ അവളെ എൻ്റെ മുകളിലേക്ക് വലിച്ച് കേറ്റി അവളുടെ പൂറിലേക്ക് എൻ്റ കുണ്ണയെ കേറ്റി വെച്ച് അവളുടെ കുണ്ടിയിൽ പിടിച്ച് താഴേക്ക് അമർത്തി. “ബ്ലും” എന്ന ശബ്ദത്തോടെ എൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് കയറി. “ഹാ ഹാ ങ്ഹാ ഹൂ ഹോ” എന്ന് പറഞ്ഞു അവളുടെ വായ് പൊളിച്ച്‌ പോയി. “നിൻ്റെ പൂർ പൊളിന്ന് കേറിയപ്പോൾ വായും പൊളിഞ്ഞല്ലോ പെണ്ണേ. ഇനി അടുത്ത തവണ നിൻ്റെ വായിലും കൂതിയിലും കൂടി ഞാൻ ഒരേ സമയം ഓരോന്ന് തരുന്നുണ്ട്. അപ്പോൾ പിന്നെ നിൻ്റെ എന്ത് പൊളിയുമെന്ന് ഒന്ന് കാണണം,” എന്നും ഷെമീമ പൂറിയോട് പറഞ്ഞു. “ഇങ്ങനെയൊക്കെ പെട്ടെന്ന് പിടിച്ചു ഇരുത്തി അടിച്ചു കേറ്റിയാൽ ഏത് പെണ്ണിൻ്റെയും എല്ലാം പൊളിഞ്ഞു പോകും” എന്നവള് പറഞ്ഞു. ഞാൻ അവളുടെ കുണ്ടിയിൽ പിടിച്ച് അർത്തി പൊക്കിയും താഴ്ത്തിയും അടിച്ച് കൊണ്ടിരുന്നു. “ബ്ലും പ്ലക്ക് പ്ലക്ക്” എന്നുള്ള കുണ്ണയും പൂറും ചേർന്ന് ഉള്ള സംഗീതം അവിടെ അലയടിച്ചു കൊണ്ടിരുന്നു. ഷെമീമ എന്ന അതിസുന്ദരിയായ ചരക്കിൻ്റെ പൂറിലേക്ക് എൻ്റെ കുണ്ണ പിസ്‌റ്റൺ കണക്കെ കയറിയിറങ്ങി. സുഖംകൊണ്ട് പിടിച്ചു നില്ക്കാൻ ആകാതെ എൻ്റെ മുകളിൽ കിടന്നും ഇരുന്നും അവൾ കുലുങ്ങി കുറുകി. “ഹാ ഹ ഹായ് ഹൂം ഹാവൂ ഹോ ഹൈ ഹ അ അ ഉമം ഉമ്” എന്നോക്കെ പല തരം സീൽക്കാര ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. ഒരു വേള അവളെ ഞാൻ ഉയർത്തി, “നിനക്ക് നല്ല കമ്പിപ്പാര കൊണ്ട് തേങ്ങാ പോതിക്കാൻ അറിയുമോ പുന്നാര മോളെ?” എന്ന്‌ ചോദിച്ചപ്പോൾ “ഇങ്ങനെയൊക്കെ സുഖം തരുന്ന കുണ്ണ പാര കിട്ടിയാൽ ഞാൻ തേങ്ങാ മാത്രം അല്ല ഞാൻ എന്തും പൊതിക്കുമെടാ പൊന്നേ” എന്നും പറഞ്ഞു നേരെ ഇരുന്നടിച്ചപ്പോൾ, “പ്ലക്ക് പ്ലക്ക് ബ്ലും ബ്ല ബ്ലൂക്ക്” എന്ന കുണ്ണപ്പൂർ സംഗീതം റൂമിൽ അലയടിച്ചുയർന്നു. ഞാൻ അവളെ കുനിച്ച് നിർത്തി അവളുടെ പൂറിലേക്ക് കയറ്റിയപ്പോൾ ഒരുപാട് നാളായി കുണ്ണ കയറാതെ പൂറിൽ കെട്ടി കിടക്കുന്ന അവള പൂർ വായു പുറത്തേക്ക് വന്നു കൊണ്ടിരുന്നു. ഞാൻ പട പടാന്ന് അടിച്ച് കൊടുത്തപ്പോൾ, “ഹാ ഹായ് ഹാവൂ എന്താ സുഖം ഹോ ഹൂ..അങ്ങനെ നിർത്താതെ എന്നെ ഈ ഷെമീമ എന്ന പൂറിച്ചി മോളെ അടിച്ച് പൊളിക്കടാ..” എന്നവൾ അലറി. “അളിയൻ്റെ ഭാര്യ ആയ എന്നെ കളിക്കണം എന്ന ആഗ്രഹവും പൂതിയും നല്ലവണ്ണം തീർത്ത് കളിച്ച് എന്നെ മുഴുവൻ ഊറ്റി കുടിച്ച് വറ്റിക്ക്” എന്നവൾ പുലമ്പി. “ഇന്ന് മുതൽ നീ എൻ്റെ വെടിയാണെടി പൂറി ഷേയ്മ മോളെ. നിൻ്റെ പരിപ്പ് ഞാൻ എടുത്ത് തിന്നുമെടി” എന്നും പറന്ന് ഞാൻ ആഞ്ഞടിച്ചു കൊടുത്തു. അവൾ, “ഹ ഹൂ ഹായ് ഹാവൂ ഹഹഹോ ഹൂ” എന്ന് വിളിച്ച് കൂവി. ഞാൻ അവളെ മലർത്തി കിടത്തി അവളുടെ രണ്ട് വലിയ തുടകളും ശരിക്കും വിടർത്തി വെച്ച് പൂർ പൊളിച്ച് പിടിച്ച് കുണ്ണ കയറ്റി ഇറക്കി അടിച്ചു. “ഹൂ..ഹൂയോ..ഹായ്..ഹാവൂ..ഹ്മ് ഹും..ഊം..എന്ത് സുഖം..” എന്നവൾ മുരണ്ടു. “നിന്നെപ്പോലെ ഒരു ചരക്കിനെ നല്ലവണ്ണം കളിച്ചാലെ കഴപ്പ് മുഴുവൻ പൊട്ടിച്ച് കളയാൻ കഴിയൂ എന്നും എനിക്ക് മനസ്സിൽ ആയി നീ അത്ര പെട്ടെന്ന് ഒന്നും ഒരു ആണിനും കളിച്ച് കീഴടക്കി മെരുക്കാൻ പറ്റിയ സാധനം അല്ല,” ഞാൻ പറഞ്ഞു. “ആണോ, ഞാൻ അത്ര കഴപ്പിയാ? അത്രക്ക് വലിയ ചരക്ക് സാധനം ആണോ?” അവൾ സുഖംകൊണ്ട് പുളഞ്ഞു കുത്തി കിടന്ന് കൊണ്ട് എന്നോട് ചോദിച്ചു. “നീ വെറും ചരക്കല്ല, ഒന്നാന്തരം മലഞ്ചരക്ക് സാധനം ആണെടീ പുന്നാര കൂത്തിച്ചി മോളെ” എന്നും പറഞ്ഞ് ഞാൻ നല്ലോണം അടിച്ച് കയറ്റിയിറക്കി കൊടുത്തു. “നീ എൻ്റെ ആരാടീ ” എന്ന് ഞാൻ ചോദിച്ചപ്പോൾ സുഖംകൊണ്ട് കുറുകുന്നതിനിടയിൽ, “നിൻ്റെ വെടി, പൂറിച്ചി തേൻ വരിക്ക ചക്ക പൂറി മോളാണ് ഞാൻ” എന്നവൾ പറഞ്ഞു. ഞാൻ അവളുടെ രണ്ട് കയ്യും പുറകിലേക്ക് വെച്ച് കുറ്റി രോമം നിറന്ന രണ്ട് കക്ഷവും മാറി മാറി നക്കി നുണഞ്ഞ് കൊടുത്തപ്പോൾ ഇക്കിളിയും സുഖവും കൊണ്ടവൾ കിടന്നു പുളഞ്ഞു കുത്തി. വലിയൊരു രതിമൂർച്ചയിലേക്ക് ആണ് അവൾ കടക്കുന്നത് എന്ന് മനസ്സില്ലാക്കിയ ഞാൻ അവളുടെ മേലേക്ക് കൂടുതൽ അമർന്നു. അവളുടെ ചുണ്ടുകളെ എൻ്റെ വായിലാക്കി രണ്ട് മുലകളിലും ഞെട്ടുകളിലും അമർത്തി ഞെക്കി പിഴിഞ്ഞു. വീണ്ടും വീണ്ടും സർവശക്തിയും എടുത്ത് നല്ല സ്പീഡിൽ ആഞ്ഞടിച്ചു. “ഹ..ങ്ഹാ..ആഹ്..ഹായ് ഹായ് ഹാ..അങ്ങനെ തന്നെ സ്പീഡിൽ അടിച്ച് പൊളിച്ച് എൻ്റെ പരിപ്പ് എടുക്ക്..” എന്ന് പറന്നവൾ സുഖത്തിൻ്റെ പാരമ്യത്തിൽ കിടന്ന് കരഞ്ഞു വിളിച്ച് കൂവി. പെട്ടെന്ന് രണ്ട് കാലുകളും ഉയർത്തി പിണച്ച് എന്നെ പൂട്ടി എൻ്റെ അരക്കെട്ടിനെ വലിഞ്ഞു മുറുക്കി കൈകൾ കൊണ്ട് എന്നെ വലിച്ചമർത്തി വെട്ടി പിടഞ്ഞു കൊണ്ട്, “ഹോ..ഹൂം ഹാഹാ ങ്ഹാ…” എന്നൊരു ശബ്ദത്തോടെ കണ്ണുകൾ കൂമ്പിയടച്ചു. അവളുടെ ചുണ്ടുകൾ വിറച്ചു വിടർത്തി. അവൾ രതി മൂർച്ചയിലേക്ക് വീണു. അധികം വൈകാതെ തന്നെ എനിക്കും വെടി പൊട്ടി. ഒന്ന് വെട്ടി വിറച്ച് കൊണ്ട് എൻ്റെ കുണ്ണയിൽ നിന്നും കൊഴുത്ത ചൂട് പാൽ അവളുടെ പൂറിനുള്ളിലേക്ക് പൊട്ടിത്തെറിച്ച് ഒഴുകി. അതവളുടെ കന്തിനെയും ജി-സ്പോട്ടിനെയും കുതിർത്ത് കൊണ്ട് അവളുടെ ഗർഭാശയത്തിലേക്ക്‌ കുത്തി ഒഴുകി. ആർക്കും പറഞ്ഞു മനസിലാക്കാനും നിർവചിക്കാനും ആകാത്ത സ്വർഗീയ സുഖാനുഭൂതിയുടെ നിർവൃതിയിൽ “ഞാനും” അനുഭവിച്ചറിയുക മാത്രം അതിനപ്പുറം പറഞ്ഞു മനസിലാക്കി തരാൻ പറ്റാത്ത അത്രക്ക് ചരക്കു ആയ “ഷെമീമ എന്ന ഹൂറിയും” നിദ്രയിൽ ആണ്ടു. Aliyante charakku bharyayumayi sex ഒരുപാട് ആഗ്രഹിച്ച മുതൽ ഷെമീമയും ആയുള്ള കളിയുടെ യഥാർത്ഥ ആദ്യാനുഭവം ഏതാണ്ട് പൂർണ തോതിൽ ഇവിടെ പങ്ക് വെച്ചിട്ടുണ്ട്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മുംബൈ : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു അനന്തിരവനും എന്‍സിപി നേതാവും കൂടിയായ ധനഞ്ജയ് മുണ്ടെ രംഗത്ത്. യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ട്വിറ്ററിലൂടെയാണ് ധനഞ്ജയ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗമായ റോ അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് മുണ്ടെയുടെ ആവശ്യം. ഗോപിനാഥ് മുണ്ടെയോട് അടുപ്പമുള്ള എല്ലാവരും അന്നത്തേത് അപകടമായിരുന്നോ അട്ടിമറി ആയിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ധനഞ്ജയ് ട്വിറ്ററില്‍ കുറിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണു ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും കഴിഞ്ഞദിവസം യുഎസ് ഹാക്കര്‍ സയീദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നതായാണ് സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍. ദി ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലമല്ല അന്ന് നടന്നതെന്നും സയീദ് പറയുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചു യുഎസ് സൈബര്‍ വിദഗ്ധനും ഹാക്കറുമായ സയീദ് ഷൂജയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്; വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്. സമ്ബത്തിനു വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച്‌ അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും അട്ടിമറിക്കു ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇതു ചെയ്യുന്നവര്‍ക്കു പോലും അറിയില്ല. അത്ര രഹസ്യമായാണു കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. അതേസമയം ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഗൗരിയുടെയും സന്തോഷിന്റെയും ചിരിയും കളിയും ചോറൂട്ടലും കണ്ട് വേദനിക്കുന്ന ഒരു ഹൃദയം കൂടി ഉണ്ടായിരുന്നു അവിടെ,, അത് വേറെ ആരും ആയിരുന്നില്ല,, സുഭദ്ര ആയിരുന്നു,, അതെല്ലാം കാണുമ്പോൾ ഗായുവിലുണ്ടാകുന്ന നിരാശ അവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു ഇന്ദ്രന്റെ ഗായു അടുത്ത് ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഉള്ള പെരുമാറ്റം അവരിൽ അവനോട് ദേഷ്യം വരുത്തി എങ്കിലും,, ഒന്ന് പറയാൻ ആവാതെ അവർ ഇരുന്ന് ഉരുകി,, ഗായുവിനു അടുത്ത് തന്നെ ആയിരുന്നു സുഭദ്ര ഇരുന്നിരുന്നത്, അവൾ ഒന്നും കഴിക്കാതെ ഇരിക്കുന്നത് അവരിലേ മാതൃത്തത്തിന് സഹിക്കാൻ കഴിയുമായിരുന്നില്ല,, പിന്നേ ഒന്നും ആലോചിക്കാതെ,, ഒരുരുള ചോറെടുത്ത് അവളുടെ നേരെ നീട്ടി,, അത് കണ്ടതും അവളുടെ മുഖത്ത് വന്ന തിളക്കം സുഭദ്രക്ക്‌ ഒരു ആശ്വാസം ആയിരുന്നു,,, "അല്ല,, ഇത് എന്താണ് കഥ ഞങ്ങൾ ഒക്കെ എന്താണ് ഇവിടെ പോസ്റ്റോ,, ഏട്ടത്തി വന്നപ്പോ നമ്മൾ ഒക്കെ ഔട്ട്‌ ലേ,, എനിക്കും വേണം,,,,"ഷാൻ "അങ്ങനേ ആണേൽ എനിക്കും വേണം,,"ഇന്ദിര,, പിന്നേ ഒന്നും രണ്ടും പറഞ്ഞു അവർക്ക് സുഭദ്ര വാരി കൊടുത്തു, ഇതെല്ലാം കണ്ട് അന്തം വിട്ട് ഇരിക്കുന്ന ഇന്ദ്രന്റെ വായിലും സുഭദ്ര വെച്ച് കൊടുത്തു,,, ഇത് എല്ലാം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു,, പ്രതിപക്ക് ഇത് ഒന്നും പിടിക്കുന്നില്ലായിരുന്നു,, പിന്നേ ഇന്ദ്രനേ പേടിച് അവർ ഒന്നും മിണ്ടാൻ പോയില്ല,,, ഇത് എല്ലാം പുതിയ ഒരു അനുഭവം ആയിരുന്നു ഗായുവിന്, ഓർമ വെച്ച നാൾ മുതൽ താൻ തനിയെ ആണ് കഴിച്ചത് എന്ന് അവൾ ഓർത്തു ചിലപ്പോ വല്യേച്ചി വാരി തരു- മായിരുന്നു,, അത് പോലെ മാമിയും അച്ചുന് വാരി കൊടുക്കുമ്പോ തനിക്കും തരും,,, ഇത് ഒക്കെ കണ്ട് നമ്മളെ അനുന് ഒരു പൂതി അവൻ നേരെ വിട്ട് ഓന്റെ ഉമ്മാന്റെ അടുത്തേക്ക്,, പോയി പറഞ്ഞതെ ഓൻ ഓർമ ഉള്ളൂ,,, ഒരു ആട്ട് ആയിരുന്നു,, ഓന്റെ ഉമ്മ,, പിന്നേ ഓൻ അവിടെ നിന്നതെ ഇല്ല,, സുഭദ്രന്റെ കയ്യിന്ന് ഒരു ഉരുളയും വായിലാക്കി ഓൻ വിട്ടു 😂😂,, സദ്യ കഴിക്കൽ ഒക്കെ കയിഞ്ഞ് യാത്ര പറയുന്ന നേരം ആയിരുന്നു, അന്നേരം ഇറങ്ങി വരുന്ന ഗായുവിനെ ഇന്ദ്രൻ ശ്രദ്ധിച്ചു,, അവൻ കൊടുത്ത പുടവയായിരുന്നു അവൾ ധരിച്ചിരുന്നത്,, ഒരു പീച് കളർ പട്ട് സാരി ആയിരുന്നു,,,അത് അവളെ ഒന്ന് കൂടി സുന്ദരി ആക്കിയ പോലെ തോന്നി ഇന്ത്രന്ന്,,, "ആാാ സാരിയിൽ ഏട്ടത്തി നല്ല സുന്ദരി ആയിട്ടുണ്ട് അല്ലെ ഏട്ടാ,,,,"ഷാൻ "മ്മ്മ്,,, കൊള്ളാം,,,,," എന്ന് പറഞ്ഞു കഴിഞ്ഞതിന് ശേഷം ആണ് താൻ എന്താണ് പറഞ്ഞത് എന്ന് ഇന്ത്രന്ന് ഓർമ വന്നേ,, അവളെ കാണുമ്പോ താൻ തന്നെ തന്നെ മറന്നു പോവുന്നു എന്ന് അവൻ ഓർത്തു,, ഇല്ലാ ഇനി ഒരു പെണ്ണിനേം ഞാൻ വിശ്വസിക്കില്ല,, ഇത് കണ്ടപ്പോ ഉള്ള ഒരു അട്ട്രാക്ഷൻ അത്ര മാത്രം,,, "ഏട്ടൻ എന്താണ് ഇപ്പൊ പറഞ്ഞേ,, ഞാൻ കേട്ടില്ല,,,"ഷാൻ അവൻ നല്ല വ്യക്തമായി കേട്ടിരുന്നു എങ്കിലും ഇന്ദ്രനെ വെറുതെ വട്ട് കളിപ്പിക്കാൻ ആണ് വീണ്ടും ചോദിച്ചേ,,, അപ്പോയെക്കും ഇന്ദ്രന്റെ കലിപ്പ് പുറത്ത് വന്നിരുന്നു, മറുപടിക്ക്‌ പകരം ഷാൻ നേ അവൻ ഒന്നു നോക്കിയതും അവൻ ഒന്ന് ഇളിച്ചു കാണിച് വേഗം മുങ്ങി,,, ഗായു എല്ലാവരോടും യാത്ര ചോദിക്കുക ആയിരുന്നു,, ജാനുവും സന്ധ്യയും അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി,, അവരുടെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു,, അച്ചുവിന് ആയിരുന്നു അധികം സങ്കടം,, ഗായു അവളുടെ സ്വന്തം ചേച്ചി തന്നെ ആയിരുന്നല്ലോ,, അവൾ ഗായുവിനെ കെട്ടിപിടിച് കരഞ്ഞു, ഗായുവിനും സങ്കടം വരുന്നുണ്ടായിരുന്നു എങ്കിലും,, അവൾ പിടിച്ചു വെച്ചു,,, ഗൗരിയും സന്തോഷും ഗായുവിന് മുന്പേ പോയിരുന്നു,, വസന്തയുടെ അടുത്തേക്ക് എത്തിയതും അവൾക്ക് സങ്കടം സഹിക്കാൻ കഴിയില്ലായിരുന്നു,, എത്ര തന്നെ ആട്ടി അകറ്റിയിരുന്നെങ്കിലും അവൾക് അമ്മ എന്ന് വെച്ചാൽ ജീവൻ ആയിരിയുന്നു,, അവൾ വസന്തയെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു,, വസന്തയും ആളുകൾ ഒക്കെ എന്ത് കരുതും എന്ന് കരുതി കണ്ണീർ പൊയ്ച്ചു,, അവളുടെ നെറുകയിൽ മുത്തി,,, അത് മതി ആയിരുന്നു അവൾക്ക്,, തന്റെ സങ്കടങ്ങൾ ഒക്കെ അലിയിച്ചു കളയാൻ,,, "പിന്നേ,, കയറി ചെല്ലുന്ന വീട് ആണ് നിനക്ക് എല്ലാം,, ഓർത്തോ,, പിന്നേ അവിടെ എന്ത് കഷ്ടപ്പാട് ആണേലും ഇവിടേക്ക് പാഞ്ഞു വരാം എന്ന് നീ കരുതണ്ട,,,അടങ്ങി ഒതുങ്ങി ജീവിച്ചോണം അവിടെ,, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം നിന്നെ,,," എന്ന് ഗായുവിനു മാത്രം കേൾക്കത്തക്ക രീതിയിൽ വസന്ത പറഞ്ഞപ്പോ,, അമ്മയിലെ നല്ല ഒരു നടിയെ മനസ്സിലക്കുകയിരുന്നു ഗായു, അവൾ എല്ലാത്തിനും തല ആട്ടി,, പിന്നേ അവൾ ചെന്നത് അശോകന്റെ അടുത്തേക്ക് ആയിരുന്നു,,അശോകനും അവളെ ചേർത്ത് പിടിച്ചു,,, "സന്തോഷമായിട്ടിരിക്കണം മോൾ, അവിടെ എന്ത് വിഷമം തോന്നിയാലും എന്നേ വിളിക്കണം,, നിനക്ക് എപ്പോ വേണേലും ഞങ്ങടെ വീട്ടിലേക്ക് വരാം,,," അതിന് എല്ലാം അവൾ തല ആട്ടി സതീഷനും അവളുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു,,, അങ്ങനെ ഗായു ഇന്ദിരയുടെ കൈ പിടിച്ചു വീടിന്റെ പടി ഇറങ്ങി,, താൻ കളിച്ചു വളർന്ന വീട് വിട്ട് പോകുമ്പോ,, അവൾക് എന്തെന്നില്ലാത്ത ഒരു സങ്കടം ആയിരുന്നു,,, അവൾ സുഭദ്രയുടെ അടുത്തേക്ക് ചെന്ന് ഒരു കാര്യം പറഞ്ഞതും അവർ സമ്മതം എന്ന് തല ആട്ടിയതും അവൾ ഓടി,, അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പങ്ക് വെക്കുന്ന കുളത്തിന് അരികിലേക്ക്,,, "ഞാൻ പോവാട്ടോ,,,, ഇനി എന്നെകിലും വരാൻ കഴിയോ എന്ന് ഒന്നും അറിയൂല,, നിങ്ങളെ കാര്യം ഒക്കെ ഞാൻ അച്ചുവിനെ ഏല്പിച്ചിട്ടുണ്ട് ട്ടോ,,,," അങ്ങനെ മീനുകളോട് കിന്നാരം പറഞ്ഞു അവൾ അവിടെ ഇരുന്നു "അതേയ് ഏട്ടത്തിയെ,, ഇനി പിന്നേ പറയാം,, നമുക്ക് പോവണ്ടേ അമ്മ പറഞ്ഞയച്ചതാ എന്നേ,, വേഗം വാ,,,"ഷാൻ എന്ന് ഷാൻ വന്നു പറഞ്ഞതും അവൾ ചെറിയ ഒരു പുഞ്ചിരിയാലേ അവനോടൊപ്പം നടന്നു,,, എല്ലാവരും അവളെ കാത്ത് നിൽക്കുകയായിരുന്നു, പ്രതിപയുടെ മുഖത്തും ഇന്ദ്രന്റെ മുഖത്തും ഒരു ദേഷ്യം പോലെ തോന്നി,,,, പിന്നേ എല്ലാവരോടും യാത്ര പറഞ്ഞു അവൾ കാറിലേക്ക് കയറി,,, ഇന്ദ്രൻ വന്ന കാറിൽ ആയിരുന്നു ഗായുവും കയറിയത്, , ഷാൻ അനു ന്റെ വീട്ടുകാരെ കാറിൽ വന്നോളാം എന്ന് പറഞ്ഞു പോയി,, പിറകിൽ ഇന്ത്രനോടൊപ്പം ഗായു ഇരുന്നു,, മുന്നിൽ ഇന്ദിരയും,, ഡ്രൈവർ ആയി അനുവും,,,, മക്കളെ ഇന്ദിര അച്ഛനെയും അമ്മയെയും ഏല്പിച്ചിരുന്നു,, അവിടുന്ന് പുറപ്പെട്ടതും അവൾക്ക് ചെറുപ്പം തൊട്ട് ഇന്ന് വരേ തന്റെ ജീവിതത്തിലെ സുഖഉള്ളതും സങ്കടം ഉള്ളതും ആയ എല്ലാ കാര്യങ്ങളും അവളുടെ മനസ്സിലേക് വന്നു,,, അത് അറിയാതെ അവളിൽ ഒരു ഏങ്ങൽ ആയി പുറത്തേക്ക് വന്നതും,, "മതി എടി,, ആരെ കാണിക്കാന നിന്റെ ഈ പൂങ്കണ്ണീർ,, നിർത്തിക്കോണം,എന്റെ വീട്ടുകാരെ ഒക്കെ നീ കയ്യിൽ എടുത്ത് എന്ന് കരുതി,, എന്നെ അതിന് കിട്ടും എന്ന് നീ കരുതണ്ട,,," എന്ന് അവൻ അവൾ കേക്കാൻ പാകത്തിന് പറഞ്ഞതും പേടിയോടെ കരച്ചിൽ നിർത്തി,, അവൾ അവനെ നോക്കി,, അവൻ കലിപ്പോടെ പുറത്തേക്ക് മുഖം വെട്ടിച്ചു,,, അവൾക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു, എന്തിനാണ് ഇനന്ദ്രന് തന്നോട് ദേഷ്യം എന്നതും,, ഒന്നും,, വീട്ടിൽ എത്തിയിട്ട് അമ്മയോട് ചോദിക്കം എന്ന് അവൾ കരുതി,, പിന്നേ ഇന്ദ്രന്റെ ഭാഗത്തേക്ക് നോക്കനേ അവൾ പോയില്ല,,, പുറത്തേ കാഴ്ചകളിലേക്ക് നോക്കി നിന്നു അവൾ ഗ്ലാസിനോട് ചാരി ഇരുന്നു,,,, "അതേയ്,, ഗായു,, ബാക്കി ഇനി പിന്നേ ഉറങ്ങാം,, ദേ വീടെത്തി,,," ഇന്ദിരയുടെ വിളിയിൽ ആണ് താൻ ഇത്രയും നേരം ഉറങ്ങുക ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായത്, അവൾ പേടിച്ച മുഖത്തോടെ ഇന്ദ്രൻ ഇരുന്ന സീറ്റിലേക്ക് നോക്കിയപ്പോ,, അവിടെ കണ്ടില്ല,, പുറത്ത് വീൽ ചെയറിൽ അനു ഇരുത്തുന്നത് കണ്ടു,,, "അത് ചേച്ചി ഞാൻ ക്ഷീണം കാരണം ഉറങ്ങി പോയി,,,സോറി " എന്ന് അവൾ ചമ്മലോടെ ഇന്ദിരയോട് പറഞ്ഞു,,, "അത് ഒന്നും സാരമില്ല,, നീ വാ ഇറങ്ങ്,,,," അങ്ങനെ അവൾ ഇറങ്ങി ചുറ്റും ഒന്ന് നോക്കി,, വീട് കണ്ടതും അവളുടെ കണ്ണിൽ അത്ഭുതം ആയിരിയുന്നു,, ഇത്രയും വലിയ വീട് ആണെന്ന് ഒന്നും അവൾ കരുതിയില്ലായിരുന്നു,,, മുറ്റത്ത് പടർന്നു നിൽക്കുന്ന വലിയ മാവും,, പൂക്കൾ നിറഞ്ഞ പൂന്തോട്ടവും ഒക്കെ അവളിൽ സന്തോഷം പടർത്തി ആ അന്തരീക്ഷം അവൾക്ക് ഒരു പാട് ഇഷ്പെട്ടിട്ടുണ്ടായിരുന്നു,,, സുഭദ്ര വന്നു നിലവിളക്ക് അവളുടെ കയ്യിൽ കൊടുത്തു,,, "വലതു കാൽ വെച്ചു കയറു മോളെ,,," അതിന് അനുസരിച് അവൾ ആ വീട്ടിലേക്ക് കാലെടുത്ത് വെച്ചു,,, ഇനി എന്തൊക്കെ പരീക്ഷണങ്ങൾ ആണ് തനിക്ക് നേരിടേണ്ടി വരുക എന്ന് അറിയാതെ,,,,......... 【തുടരും】
അവരും ഈ ഭൂമിയുടെ സ്വന്തമാണ്… പോരാളികളാണ്, തോറ്റുപോകാതിരിക്കാൻ അവസാന ശ്വാസം വരെ ആഞ്ഞാഞ്ഞ് പൊരുതുന്നവരാണ്! അവർക്കൊരിടം ഒരുങ്ങുന്നുണ്ടിവിടെ; കിടിലൻ ഫിറോസിനൊപ്പം അഡോണി; കുറിപ്പ് വൈറൽ By Noora T Noora TOctober 3, 2021 ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രമുഖ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു അഡോണി ജോണ്‍. ചില ടിവി ഷോകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍... Malayalam ബിഗ് ബോസില്‍ കിട്ടിയ പ്രതിഫലം! ആദ്യമായി ആ വെളിപ്പെടുത്തൽ… അഡോണി ഞെട്ടിച്ചു,ബിഗ് ബോസില്‍ താരങ്ങള്‍ക്ക് ശമ്പളം പല തരത്തിലാണെന്ന് താരം By Noora T Noora TAugust 29, 2021 ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രമുഖ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു അഡോണി ജോണ്‍. ചില ടിവി ഷോകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍... Malayalam ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ? പഴയ മുണ്ട് ഒന്നൂടെ ഇരട്ടി കഞ്ഞിപ്പശ മുക്കിയെടുത്ത് ക്യാമ്പസ്സിലേക്ക് പോയ കാലമുണ്ടായിരുന്നില്ലേ?; അഡോണി പങ്കിട്ട ഓണക്കുറിപ്പ് ! By Safana SafuAugust 23, 2021 ബിഗ് ബോസ് മലയാളം സീസൺ ത്രീ ഫിനാലെ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നിന്നും കടന്നു പോയിട്ടില്ല. ഇപ്പോഴിതാ സീസൺ ത്രീയിലെ... Malayalam ‘അച്ഛൻ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് മാത്രമാണ് മിണ്ടാതെ ഇരിക്കുന്നത്; ഒരറ്റത്തൂന്ന് തുടങ്ങും’ റിതുവിനെതിരെ ഭീഷണിയുമായി അഡോണി! By Safana SafuApril 23, 2021 ബിഗ് ബോസ് മലയാളം സീസൺ 3 അവസാനത്തോടടുക്കുകയാണ്. വെല്ലുവിളികളും സംഘർഷങ്ങളും നിറഞ്ഞ ദിനങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്.... More Posts Latest News ഒരുപാട് ഫോട്ടോകള്‍ക്കൊപ്പം ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നും ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കേണ്ട ആള്‍ ആയി മാറും ഈ ചുവപ്പ് ഷര്‍ട്ടുകാരനെന്ന്; റാണി December 4, 2022 ഡാ പ്രേമ എന്ന് വിളിക്കും,അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്… ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു; ഹരിശ്രീ അശോകന്‍ December 4, 2022 മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല,ബാക്കി എല്ലാവരോടും തമാശ പറയും; അനുമോള്‍ December 4, 2022 ദിലീപിന് കൈ കൊടുക്കുന്ന ലിബര്‍ട്ടി ബഷീര്‍, ഇരുവരും ഒന്നിച്ചോ…!; സത്യാവസ്ഥ ഇതെന്ന് പല്ലിശ്ശേരി December 4, 2022 വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്‌സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം; ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന കവി December 4, 2022 താന്‍ രത്തന്‍ ടാറ്റയുടെ ഒരു വലിയ ആരാധകയാണ്; എന്നാല്‍ അങ്ങനൊരു ഉദ്ദേശം തനിക്കില്ല; തുറന്ന് പറഞ്ഞ് സുധ കൊങ്കര December 4, 2022 പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെയൊക്കെ വക്താക്കള്‍ ഒരു ചായ ബ്രേക്ക് എടുക്കൂ.., സ്ഫടികത്തിന്റെ രണ്ടാം വരവിനെ കുറിച്ച് മുരളി ഗോപി December 4, 2022 സാമന്തയ്ക്ക് പിന്നാലെ പൂനം കൗറിനും അപൂര്‍വ രോഗം; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി December 4, 2022 പൃഥ്വിരാജിന്റെ ലൊക്കേഷനില്‍നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്; ചിത്രങ്ങള്‍ കാണാം December 4, 2022 ‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം December 4, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ Malayalam ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ Malayalam ഒന്നും എഴുതാൻ പറ്റുന്നില്ല, വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ, ഗോപി സുന്ദറിന് പിന്നാലെ വേദന അടക്കിപ്പിടിച്ച് അഭയ, കണ്ണീരോടെ ദുഃഖ വാർത്ത serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! Movies എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത
പണ്ട് പ്രായമായവർക്ക് മാത്രം ബാധിച്ചിരുന്ന, എന്നാൽ ഇന്ന് ഇത് കുട്ടികളിലും കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് കൊളസ്‌ട്രോൾ. കൊളസ്‌ട്രോൾ നമ്മൾ കഴിക്കുന്ന ശരിയല്ലാത്ത ക്രമരഹിതവും ആൻഹെല്ത്തിയുമായിട്ടുള്ള ആഹാരത്തിൽ നിന്നുമാണ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് രക്തക്കുഴലിൽ അടിഞ്ഞുകൂടുകയും ശരീരാവയവങ്ങളിലേക്ക് ഉള്ള രക്തത്തിന്റെ പ്രവാഹം തടസപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്നത് സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് പോലുള്ള മരണം വരെ സംഭവിച്ചേക്കാവുന്ന വലിയ ഒരു പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചേക്കാം. മാത്രമല്ല ഈ ഹാർട്ട് അറ്റാക്ക് ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. അതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ അവഗണിക്കുകയാണെങ്കിൽ. അത് അവർതന്നെ അറിയാതെ ഒരു സൈലന്റ് അറ്റാക്കിനു വഴിവച്ചേക്കാം. അതിന്റെ ലക്ഷണങ്ങളും പ്രതിവിധികളും എന്തെല്ലാമാണ് എന്നറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Cholesterol has become an illness that was once only affected by the elderly, but today it is also seen in children. Cholesterol enters our body from the irregular, anhealthy diet we eat. It accumulates in the blood vessel and interferes with the flow of blood to the organs. This could lead us to a major problem that can happen until death, such as a stroke heart attack. Moreover, this heart attack is now more common in young people. Without noticing its symptoms If you ignore it. It may lead to a silent attack without their own knowledge. Watch this video in its entirety to see what its symptoms and remedies are.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
Salt, Atomic blonde തുടങ്ങിയ female centered spy movies കളുടെ ലിസ്റ്റിലെ മികച്ച ഒരു സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ സ്പാരോ ഡൊമിനിക്ക എഗൊറോവ എന്ന നായിക, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതകത്തിൽ പങ്കാളിയാകേണ്ടി വരികയും, തുടർന്ന് റഷ്യൻ ഇൻറലിജൻസ് ഏജൻസിയിൽ എത്തിപ്പെടുകയും ചെയ്യുന്നു. സ്വന്തം ശരീരം ആയുധമാക്കി എതിരാളിയെ വലയിലാക്കുന്ന “സ്പാരോ” ആയി മാറുന്ന നായിക, അമേരിക്കൻ ചാര സംഘടനയായ CIA യുടെ ഏജന്റ് നേറ്റ് നാഷിനെ വലയിലാക്കാൻ നിയോഗിക്കപ്പെടുന്നു. തുടർന്ന് ഏതൊരു spy സിനിമയെയും പോലെ ഉദ്യോഗജനകമായ സംഭവങ്ങൾ പ്രേക്ഷനെ പിടിച്ചിരുത്താൻ പോന്നതാണ്. ട്രെയിനിങ് സമയത്തെ ചില രംഗങ്ങൾ, റിവഞ്ച്, ക്ളൈമാക്സിലെ ട്വിസ്റ് എന്നിവ ഈ സിനിമയിൽ എടുത്തു പറയേണ്ടതാണ്. നിയ. മുന്ന: 18+ കണ്ടന്റ്സ് ഉണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Drama, English, Thriller Tagged: Mahfool Koramkulam Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
നെടുമ്പാശേരി: അമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഇതിനു സഹായകമാകും വിധം നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സന്നദ്ധമാകണം. വിരമിക്കുന്നവര്‍ക്ക് പ്രതിമാസം വന്‍തുകയാണ് പെന്‍ഷനായി ലഭിക്കുക. നാട്ടിലെ അക്കൗണ്ടിലേക്ക് ഈ പണമെത്തുമെന്നതിനാല്‍ നിരവധി പേര്‍ അമേരിക്കന്‍ പൗരത്വമുപേഷിച്ച് നാട്ടിലേക്ക് വരാന്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ കഴിയുന്ന പല മലയാളികള്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ നാട്ടിലെത്താന്‍ നിലവിലെ വിസാ നിയന്ത്രണം തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. സ്മാര്‍ട്ട് സിറ്റിയുള്‍പ്പെടെ സംസ്ഥാനത്തെ ഏത് പദ്ധതികളോടും സഹകരിക്കാന്‍ ഫൊക്കാന സന്നദ്ധമാണ്. സംസ്ഥാനത്തെ ദേശീയപാതാ വികസന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ ശക്തമായ എതിര്‍പ്പുണ്ട്. റോഡുവികസനത്തിന് കുടിയൊഴിയുന്നവര്‍ക്ക് മതിയായ പുനരധിവാസമുള്‍പ്പെടെ സഹായങ്ങള്‍ നല്‍കി എല്ലാവരുടെയും പിന്തുണയോടെ റോഡുവികസനം നടപ്പാക്കിയേ പറ്റൂ. അമേരിക്കയില്‍ നഴ്‌സുമാരായി ഇപ്പോള്‍ തന്നെ വളരെയേറെ മലയാളികളുണ്ട്. റിക്രൂട്ട്‌മെന്റ് ക്വോട്ട നേരത്തേ കൂടുതല്‍ അനുവദിക്കപ്പെട്ടതിനാലാണ് കേരളത്തിന് പുതിയ റിക്രൂട്ട്‌മെന്റിന് ബുദ്ധിമുട്ടനുഭവപ്പെടുന്നത്. കേരളത്തില്‍ വിദ്യാഭ്യാസ-ആരോഗ്യസേവനമേഖലയില്‍ ഫൊക്കാന കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കും. ഈ സഹായങ്ങളും മറ്റും അര്‍ഹരായവരുടെ കരങ്ങളിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫൊക്കാനയോട് ആഭിമുഖ്യമുള്ള പ്രത്യേക സന്നദ്ധസംഘടന സംസ്ഥാനവ്യാപകമായി രൂപവത്കരിക്കുമെന്നും ജി.കെ. പിള്ള പറഞ്ഞു. പിള്ളക്കും ഫൊക്കാന ട്രഷറര്‍ ഷാജി കെ. ജോണ്‍, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ക്കും വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സാജന്‍ വര്‍ഗീസ്, വില്‍സന്‍ കെ.ജോണ്‍, കെ.എസ്. ബാബു, എന്‍.ജി. ജെറോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ShareTweetSend Related Posts കേരളം ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി കേരളം വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ കേരളം വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
എനർജി എൻ വയറോൺമെൻ്റ് ക്ലബ് , സെൻ്റ് തോമസ് കോളേജ് ,തൃശ്ശൂർ & എനർജി സ്വരാജ് ഫൗണ്ടഷൻ (ESF കോർഡിനേറ്റർ – പ്രൊഫ. ചേതൻ സിങ്ങ് സോളങ്കി, ഐ.ഐ.ടി മുംബൈ) സഹകരിച്ച് എനർജിയിൽ കോഴ്സ് ആരംഭിച്ചിരിക്കുന്നു . താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 14 വയസ്സിന് മുകളിലുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാൻ സാധിക്കും .കോഴ്സിൻ്റെ ഭാഗമായുള്ള വീഡിയോ കണ്ടതിന് ശേഷം തുടർന്നുള്ള ക്വിസ് മത്സരത്തിൽ പങ്കെടുത്താൽ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും .ഈ ഓണ അവധിക്കാലത്ത് വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തുമല്ലോ. ഇത് മറ്റുള്ളവരിലേയ്ക്ക് അയക്കുമല്ലോ . https://energyswaraj.org/take-quiz.php?organization_id=organization_1609 Dear all, Energy & Environment club , St.Thomas College (Autonomous ) , Thrissur in association with Energy Swaraj Foundation is conducting an Energy awareness drive. Click the below link and register to be part of the Energy literacy drive by Energy Swaraj Foundation. Then you have to watch 15 videos of very short duration and attempt a quiz. You will be awarded a certificate by ESF.
ലാറ്റിന്‍ അമേരിക്കന്‍ ചിന്തകനായ വാള്‍ട്ടര്‍ ഡി. മിഗ്‌നോലോയെ വായിക്കുന്നത് കോളനിവിമോചിത കാലത്തിന്റെ ഒരു സ്വപ്ന ഭൂപടം കാണുന്നത് പോലെയാണ്. അദേഹത്തിന്റെ എഴുത്ത് വേറിട്ട ലോകഭാവനകളെ ദൃശ്യതയില്‍ കൊണ്ടുവരുന്ന ഭാഷയിലെ സാഹസിക പരിപാടിയാണ്. കഴിഞ്ഞ 500 വര്‍ഷമായി തുടരുന്ന പാശ്ചാത്യ കൊളോണിയല്‍ ആധിപത്യത്തിന്റെ വിമര്‍ശനം യുറോപ്പിന് പുറത്തുള്ള വൈജ്ഞാനിക രാഷ്ട്രീയ പദ്ധതികളുടെ ഭാഗമായി ഇപ്പോള്‍ വികസിക്കുന്നുവെന്ന വാദക്കാരനാണ് മിഗ്‌നോലോ. മിഗ്‌നോലോ എഴുതിയ The Darkerside of Western Moderntiy : Decolonial Options, Global Futures (2011) എന്ന ഈ പുസ്തകം നല്‍കിയ ചില നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍ മാറ്റിവെച്ചു കൊണ്ടുതന്നെ ഇവിടെ പങ്കുവെക്കട്ടെ. മിഗ്‌നോലോയുടെ ഈ പുസ്തകം അദ്ദേഹത്തിന്റെ തന്നെ The Darkerside of the Renaissance (1995), Local Histories / Global Designs (2000) തുടങ്ങിയ രണ്ട് പുസ്തകങ്ങളുടെ തുടര്‍ച്ചയാണ്. പെറുവില്‍ നിന്നുള്ള ആനിബല്‍ കുയാനോ, മെക്‌സിക്കോയില്‍ നിന്നുള്ള എന്റിക് ദുസ്സല്‍, ഇവരോടൊപ്പം ഡികൊളോനിയാലിറ്റി (decoloniality) എന്ന സവിശേഷ വിമര്‍ശന പഠനത്തിന്റെ ഭാഗമായാണ് അര്‍ജന്റീനക്കാരനായ മിഗ്‌നോലോ ലോക ശ്രദ്ധയിലേക്ക് കയറിവരുന്നത്. ആഗോള വിവരവിനിമയത്തിന്റെ വിപ്ലവ ഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമകാലിക ലോകത്ത് പോലും എന്തുകൊണ്ട് ഇങ്ങനെയുള്ള വ്യത്യസ്തമായ രാഷ്ട്രീയമായി കരുത്തുള്ള ചിന്താവഴികള്‍ ലോകത്തിന് അപരിചിതമാവുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് മിഗ്‌നോലോ നല്‍കുന്നത്. യൂറോ അമേരിക്കന്‍ കൊളോണിയലിസം എന്നത് സാങ്കേതിക മേല്‍ക്കോയ്മ, രാഷ്ട്രീയ മേല്‍ക്കോയ്മ എന്നിവയെ പോലെ വൈജ്ഞാനികമായ മേല്‍ക്കോയ്മകൂടി നിര്‍മിക്കുന്നുവെന്ന നിഗമനം മിഗ്‌നോലോ തെളിവുകള്‍ സഹിതം പങ്കുവെക്കുന്നു. ലോകം മുഴുവന്‍ യൂറോ അമേരിക്കന്‍ വൈജ്ഞാനിക സങ്കല്‍പങ്ങളെ പ്രധാനമായി കാണണം എന്നത് നമ്മുടെ കാലത്തെ തന്നെ നിര്‍മിച്ച ആശയമാണ്. അതുകൊണ്ടുതന്നെ, മിഗ്‌നോലോ തന്റെ ചിന്തകളുടെ തന്നെ വ്യാപനത്തിന്റെ പ്രശ്‌നം ഡികൊളോണിയാലിറ്റി എന്ന ആശയം ഉപയോഗിച്ചാണ് വിശദീകരിക്കുന്നത്. ലളിതമായിപ്പറഞ്ഞാല്‍ യൂറോ അമേരിക്കക്ക് പുറത്തുള്ള ജനസമൂഹങ്ങള്‍ സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുന്നില്ല. സ്വന്തമായി ചിന്തിക്കാനുള്ള ഈ ഭയമാണ് അവരുടെ രാഷ്ട്രീയപ്രശ്‌നങ്ങളുടെ മര്‍മം എന്ന് മിഗ്‌നോലോ വിശദീകരിക്കുന്നു. മിഗ്‌നോലോ ഉള്‍ക്കൊള്ളുന്ന ലാറ്റിന്‍ അമേരിക്കന്‍ ഡികൊളോണിയല്‍ ചിന്തകര്‍ വ്യത്യസ്ത രീതിയില്‍ വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതുന്നുണ്ട്. കൊളോണിയല്‍ സാമൂഹ്യ ശാസ്ത്രത്തിന്റെ മര്‍മപ്രധാനമായ പ്രശ്‌നം അത് സ്വന്തം ഉറവിടത്തെയും സാമൂഹിക സാഹചര്യങ്ങളെയും മറച്ചുകൊണ്ടും വസ്തുനിഷ്ഠതയുടെ ആവരണം അണിഞ്ഞുകൊണ്ടുമാണ് നിലനില്‍ക്കുന്നത്. മിഗ്‌നോലോയുടെ അതേ സ്‌കൂളില്‍ പെട്ട, സമകാലിക ഇസ്‌ലാമിക ചിന്തയുടെ മേഖലയില്‍ കൂടി ഇടപെടുന്ന, രമോന്‍ ഗ്രോസ്ഫുഗല്‍ നടത്തുന്ന ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. Unlike other traditions of knowledge, the western is a point of view that does not assume itself as a point of view. In this way, it hides its epistemic location, paving the ground for its claims about universaltiy, naturality and objectivtiy. The decisive difference between decolonial point of view and neo-liberal, neo-marxist, marxist, weberian, wallersteinean or globalisation political-economist academic production is, then, that I am not hiding the epistemic location from where I am thinking. റെനെ ദെക്കാര്‍ത് ദൈവത്തെ അറിവിന്റെ ഉറവിടത്തില്‍ നിന്ന് മാറ്റി പകരം സ്ഥാപിച്ചത് വെറും മനുഷ്യനെയല്ല; മറിച്ച്, വെളുത്ത/ യൂറോപ്യന്‍/ െ്രെകസ്തവ/ മനുഷ്യനെയായിരുന്നു. ഈ പ്രക്രിയയുടെ രാഷ്ട്രീയ, സാമൂഹ്യ പരിണാമങ്ങള്‍ വിശദമായിത്തന്നെ പഠിക്കാന്‍ മിഗ്‌നോലോ ആവശ്യപ്പെടുന്നു. കൊളോണിയല്‍ കാലത്ത് യുറോപ്യന്‍ വിജ്ഞാനം അതിന്റെ ഉറവിടം മറച്ചുപിടിക്കുകയും സാര്‍വലൗകികതയുടെ ആവരണമണിഞ്ഞുകൊണ്ട് കോളനിവല്‍കൃത ജനസമൂഹങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ യൂറോപ്പ് വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും കേന്ദ്രമാവുകയും യൂറോപ്പിതര ലോകം യൂറോപ്യന്‍ വിജ്ഞാനത്തിന്റെ അന്വേഷണ വസ്തുവാകുകയും ചെയ്തു. എന്നാല്‍, സാമൂഹിക വിജ്ഞാനത്തെ കുറിച്ചും അതിന്റെ ഉറവിടത്തെയും സാഹചര്യങ്ങളെയും വസ്തുനിഷ്ഠതയെ കുറിച്ചുള്ള സങ്കല്‍പങ്ങളെയും ചോദ്യംചെയ്യുന്ന ഇടപെടലാണ് മിഗ്‌നോലോയുടേത്. വിജ്ഞാനം വ്യക്തിയുടെയും സമൂഹത്തിന്റെയും സവിശേഷ സാഹചര്യങ്ങളുടെ ഭാഗമാണ്. ഈ നൈതിക പാഠം അട്ടിമറിച്ചുവെന്നാണ് കൊളോണിയല്‍ വിജ്ഞാനത്തില്‍ മിഗ്‌നോലോ കാണുന്ന പ്രധാന പരിമിതി. വിജ്ഞാനം ക്രിസ്ത്യന്‍ യൂറോപ്പിന്റെ ഭൂമിശാസ്ത്രത്തില്‍ നിന്നും വെളുത്ത െ്രെകസ്തവ യൂറോപ്യന്‍ പുരുഷന്റെ ജീവചരിത്രത്തില്‍ നിന്നും മുക്തമാണെന്ന വീക്ഷണമാണിത്. രണ്ട് പ്രധാന നീക്കങ്ങള്‍ മിഗ്‌നോലോ ഇതിനായി നിര്‍ദേശിക്കുന്നു. ഒന്ന്) സമകാലിക വിജ്ഞാനത്തെ കൊളോണിയല്‍ ചട്ടകൂടില്‍ നിന്ന് മാറ്റിസ്ഥാപിക്കുക. രണ്ട്) കൊളോണിയല്‍ വിഞാനത്തിനു പുറത്തുള്ള സമൂഹങ്ങള്‍ക്കിടയില്‍ വിജ്ഞാനത്തിന്റെ പുതിയ ഭാവിയെ കുറിച്ചുള്ള സ്വന്തന്ത്രമായ സംവാദങ്ങള്‍ ആരംഭിക്കുക. പാശ്ചാത്യ ആധുനികതയുടെ ഇരുട്ടുകള്‍ പുസ്തകത്തിന്റെ തലക്കെട്ടില്‍ പറയുന്ന പാശ്ചാത്യ ആധുനികതയുടെ ഇരുണ്ട മുഖം എന്ന് മിഗ്‌നോലോ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആധുനികത അതിന്റെ പ്രധാനപ്പെട്ട മൂന്ന് തൂണുകളായ വികസനം, പാശ്ചാത്യ നാഗരികത, മുതലാളിത്തം എന്നിവയിലൂടെയാണ് ലോകത്ത് അതിന്റെ അധികാരം സ്ഥാപിച്ചത്. ഈ മൂന്ന് തൂണുകളുടെ വിമര്‍ശനമാണ് ആധുനികതയുടെ ഇരുണ്ട വശം എന്ന വാക്കിലൂടെ മിഗ്‌നോലോ അടയാളപ്പെടുത്തുന്നത്. ഇന്നത്തെ ലോകരാഷ്ട്രീയത്തില്‍ നേരത്തേ സൂചിപ്പിച്ച മൂന്ന് തൂണുകള്‍ ഒരേയൊരു ഭാവിയായി അവതരിപ്പിക്കുകയും വ്യത്യസ്തമായ രാഷ്ട്രീയ ഭാവനകളെ തമസ്‌കരിക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല കോളനികളിലെ രാഷ്ട്രീയ വരേണ്യര്‍ ഇതിനെ വിമര്‍ശന രഹിതമായി സ്വീകരിക്കുകയുംചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. ഈ പ്രവണതയെ മിഗ്‌നോലോ പുനഃ പാശ്ചാത്യവല്‍കരണം(rewesternisation) എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ മേല്‍ക്കോയ്മയെ രണ്ട് പ്രധാന രീതികളിലാണ് ഇപ്പോള്‍ യൂറോ അമേരിക്കന്‍ ആധിപത്യത്തിന് പുറത്തുള്ളവര്‍ വിമര്‍ശിക്കുന്നത്. ഒന്നാമത്തെ രീതി അപ-പാശ്ചാത്യവല്‍ക്കരണം(dewesternisation) എന്നാണ് മിഗ്‌നോലോ വിളിക്കുന്നത്. കൊളോണിയല്‍ അധികാര ഘടനയുടെ സമ്പൂര്‍ണ വിമര്‍ശനമില്ലാതെ വികസിക്കുന്ന ഈ സങ്കല്‍പം പക്ഷേ, ശരിയായ രീതിയില്‍ ആഗോള അധികാര മേല്‍ക്കോയ്മയുടെ പ്രത്യേകതകളെ തിരിച്ചറിയാന്‍ സഹായിക്കുന്നില്ല എന്നതുകൊണ്ട് തന്നെ, മിഗ്‌നോലോക്ക് വലിയ മതിപ്പില്ല. രണ്ടാമത്തെ സങ്കല്‍പം എന്നത് ഡികൊളോനൈസേഷനാണ്. ഇത് 1955ല്‍ ഇന്തോനേഷ്യയില്‍ നടന്ന ചരിത്രപ്രസിദ്ധമായ ബന്ദൂങ് സമ്മേളനം മുതല്‍ ലോകത്ത് വികസിച്ചുവന്ന രാഷ്ട്രീയധാരയുടെ ഭാഗമാണ്. എന്നാല്‍, തത്ത്വചിന്താപരമായി ശൂന്യത നേരിട്ട ഡികൊളോണിയലിസം(decolonialism) എന്ന ബന്ദൂങ് സമ്മേളനത്തിലെ രാഷ്ട്രീയപ്രമേയത്തെ കൊളോണിയാലിറ്റി/ ഡികൊളോണിയാലിറ്റി എന്ന കുറെകൂടി വിപുലമായ അന്വേഷണ രീതിയായി വികസിപ്പിക്കുന്നതാണ് മിഗ്‌നോലോയുടെയും ലാറ്റിന്‍ അമേരിക്കന്‍ ഡികൊളോണിയല്‍ വാദികളുടേയും ഇടപെടലുകള്‍. കോളനീകരണവും മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷവും കൊളോണിയല്‍ യുറോപ്യന്‍ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യ ചിന്തകളെ സംശയത്തോടെയാണ് മിഗ്‌നോലോ എപ്പോഴും കാണുന്നത്. മാത്രമല്ല, യൂറോപ്പിതര സാമൂഹ്യ ചിന്തകളെ അദ്ദേഹം ഏറെ വിലമതിക്കുന്നു. മിഗ്‌നോലോയുടെ ഈ സമീപനം മൂന്നാംലോക രാഷ്ട്രീയ ചെറുത്തുനില്‍പുകളെ പ്രചോദിപ്പിച്ച മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും ബാധകമാണ്. മാര്‍ക്‌സിന്റെ സാമൂഹിക സങ്കല്‍പങ്ങളെ മാത്രമല്ല ചരിത്ര വീക്ഷണങ്ങള്‍ കേവല വിമര്‍ശനം എന്നതിലുപരി സൂക്ഷ്മമായിത്തന്നെ വിമര്‍ശിക്കുന്നു. തന്റെ വീക്ഷണവും മാര്‍ക്‌സിസ്റ്റ് ഇടതുരാഷ്ട്രീയവും തമ്മിലെ വ്യത്യാസം എന്ത് എന്ന ചോദ്യത്തിന് മിഗ്‌നോലോ ഇങ്ങനെ വിശദീകരണം നല്‍കുന്നു. The Marxist Left confronts capitalism first within Europe itself; with the imperial expansion and the exportation and importation of Marxism to the colonies, the confrontation of capitalism and the focus on social class was simply adapted to the new context. The decolonial confronts all western civilization, which includes liberal capitalism and Marxism. പ്രധാനമായും രണ്ട് ചിന്തകരെയാണ് മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിന്റെ ഭാഗമായി ഈ പുസ്തകത്തില്‍ മിഗ്‌നോലോ വായിക്കുന്നത്. ബൊളീവിയയില്‍ നിന്നുള്ള ഫോസ്‌റ്റോ റെയ്‌നഗ (1906-1994), ഇറാനില്‍ നിന്നുള്ള അലി ശരീഅത്തി (1933-1977). ഫോസ്‌റ്റോ റെയ്‌നഗ ചോദിച്ചത്, എന്തുകൊണ്ട് ബൊളീവിയയിലെ ഇടതുപക്ഷം അവിടത്തെ 'ഇന്ത്യക്കാരെ' കാണാതെ കര്‍ഷകര്‍, തൊഴിലാളി തുടങ്ങിയ സംവര്‍ഗങ്ങളെ ഉപയോഗിച്ചു സംസാരിച്ചത് എന്നാണ്. യുറോപ്യന്‍ വര്‍ഗരാഷ്ട്രീയത്തിന്റെ യാന്ത്രിക വ്യാഖ്യാനങ്ങള്‍ നിറഞ്ഞ ബൊളീവിയന്‍ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സംസാരങ്ങള്‍ ബൊളീവിയയിലെ ഭരണവര്‍ഗത്തിന് യാതൊരു അലോസരവും ഉണ്ടാക്കിയില്ല എന്ന വിമര്‍ശനമാണ് ഫോസ്‌റ്റോ റെയ്‌നഗ ഉന്നയിച്ചത്. എന്നാല്‍, ശരീഅത്തിയാവട്ടെ പുതിയ രീതിയിലുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തിലൂടെ മാര്‍ക്‌സിസ്റ്റ് വര്‍ഗ വിശകലനത്തിന്റെ യൂറോപ്യന്‍ പിന്തുടര്‍ച്ചകളെ നിഷേധിച്ചു. ശരീഅത്തി വര്‍ഗവിശകലനത്തെ പൂര്‍ണമായും തള്ളിക്കളയാതെ ഇറാന്റെ സവിശേഷ സാഹചര്യത്തില്‍ പുനര്‍വായിക്കണം എന്ന പക്ഷക്കാരനായിരുന്നുവെന്നു മിഗ്‌നോലോ കരുതുന്നു. ആനിബല്‍ കുയാനോയുടെ ചിന്തകള്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, കൊളോണിയാലിറ്റി (Coloniality), ഡികൊളോണിയാലിറ്റി (Decoloniality) എന്ന രണ്ട് സംവര്ഗപങ്ങള്‍ മിഗ്‌നോലോയുടെ വിശകലനങ്ങളുടെ കേന്ദ്രസ്ഥാനത്തുണ്ട്. കൊളോണിയാലിറ്റി എന്നത് കൊളോണിയല്‍ അധികാരം നിര്‍മിച്ച സാമൂഹ്യ, വൈജ്ഞാനിക, രാഷ്ട്രീയത്തിന്റെ ലോകമാകെയുള്ള വ്യാപനത്തെ കുറിക്കുന്നു. ദേശീയ പരമാധികാരത്തിന്റെ തലത്തില്‍ മാത്രമല്ല വംശീയത, ആണ്‍കോയ്മ, തൊഴില്‍ ചൂഷണം, മൂലധന സമാഹരണം തുടങ്ങിയ സമസ്ത മേഖലകളിലും ഈ അധികാരം ചൂഴ്ന്നുനില്‍ക്കുന്നു. ഡികൊളോണിയാലിറ്റി ഈ അധികാര ബന്ധത്തെ രാഷ്ട്രീയപരമായി മാത്രമല്ല ജ്ഞാനശാസ്ത്രപരമായിത്തന്നെ ചോദ്യംചെയ്യുന്ന സങ്കല്‍പമാണ്. കൊളോണിയലിസം അവസാനിച്ചിട്ടും തുടരുന്ന അദൃശ്യമായ കൊളോണിയല്‍ അധികാരത്തെ കുറിച്ചാണ് ഡികൊളോണിയാലിറ്റി എന്ന പുതുഭാവനയിലൂടെ മിഗ്‌നോലോ അടക്കമുള്ളവര്‍ സംസാരിക്കുന്നത്. പാശ്ചാത്യ ആധുനികതയുടെ അടിത്തറ കൊളോണിയലിറ്റിയാണ് എന്ന സമീപനം വികസിപ്പിക്കുന്നത് പെറുവില്‍ നിന്നുള്ള തത്ത്വചിന്തകനായ ആനിബല്‍ കുയാനോയുടെ എഴുത്തുകളില്‍ നിന്നാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം കുയാനോ കൊളോണിയല്‍ അധികാരത്തെ കുറിച്ച് എഴുതിയ കാര്യങ്ങള്‍ മിഗ്‌നോലോയുടെ വീക്ഷണങ്ങളെ മാറ്റിമറിച്ചു. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയം ഏഷ്യയും ആഫ്രിക്കയും സൗത്ത് അമേരിക്കയും അടങ്ങുന്ന ഭൂവിഭാഗങ്ങളുടെ രാഷ്ട്രീയ വിമോചനം എന്ന രീതിയില്‍ പരിമിതിപ്പെടേണ്ട രാഷ്ട്രീയ സങ്കല്‍പമല്ല. മറിച്ച്, അത് പാശ്ചാത്യ ആധുനികതയുടെ വിമര്‍ശനമാണ് എന്നാണ് കുയാനോ വാദിച്ചത്. ഇത് കുറെ കൂടി വിപുലമായ രാഷ്ട്രീയ വിമര്‍ശനമായി പുനരവതരിപ്പിക്കാന്‍ ആണ് മിഗ്‌നോലോ ശ്രമിച്ചത്. പാശ്ചാത്യ ലോകം ഏറെ ആഘോഷിക്കുന്ന നാഗരിക നേട്ടമായ ആധുനികത തട്ടിന്‍ പുറത്ത് ഒളിപ്പിച്ചുവെച്ച കുട്ടിയാണ് കൊളോണിയലിസം എന്നാണ് കുയാനോ പറഞ്ഞത്. അതുകൊണ്ടു തന്നെ, ആധുനികത വിമര്‍ശനം കൊളോണിയല്‍ യുക്തിയുടെ വിമര്‍ശനമായി വിപുലീകരണം എന്നാണ് മിഗ്‌നോലോ വാദിക്കുന്നത്. അങ്ങനെയാണ് ആധുനികത (moderntiy) തന്നെയാണ് കൊളോണിയലിറ്റി എന്ന അടിസ്ഥാനവിമര്‍ശനത്തിലേക്ക് മിഗ്‌നോലോ എത്തിപ്പെടുന്നത്. ഇന്നത്തെ കൊളോണിയല്‍ അധികാര ഘടനക്ക് ദേശീയമായോ ചെറു സമുദായങ്ങളെ ഒറ്റതിരിച്ചോ മാത്രം പോംവഴി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് മിഗ്‌നോലോ പറയുന്നു. അതിനാവശ്യമായ സംഭാഷങ്ങളും സംവാദങ്ങളും അതിരുകള്‍ നടത്തണം എന്ന് മിഗ്‌നോലോ വാദിക്കുന്നു. ലോകത്തെ പല യൂറോപ്പിതര സമൂഹങ്ങളെയും പോലെ ഇസ്‌ലാമിക സമൂഹങ്ങളും ഈ ബദല്‍ ലോക രാഷ്ട്രീയധാരയില്‍ പങ്കെടുക്കുന്നത് മിഗ്‌നോലോ ഏറെ പ്രത്യാശയോടെ തന്നെ കാണുന്നു. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സമകാലീനത ലോകമെങ്ങുമുള്ള ഇസ്‌ലാമിക ആശയവലികള്‍ ജനജീവിതമായി ഇഴുകിച്ചേരുന്നതിലും സാംസ്‌കാരിക സമന്വയം ഉണ്ടാകുന്നതിലും വിജയിച്ചിരുന്നു. ഇതേ റോള്‍ ലാറ്റിന്‍ അമേരിക്കയില്‍ കാത്തോലിസിസവും സാധ്യമാക്കിയിട്ടുണ്ട്. ആധുനിക സ്വഭാവത്തിലുള്ള വംശീയതയോ കൊളോണിയല്‍ രാഷ്ട്രീയമോ യൂറോപ്പിതര സമൂഹങ്ങളിലെ ഇസ്‌ലാമോ ക്രിസ്ത്യാനിറ്റിയോ പിന്തുടര്‍ന്നി ല്ലെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ രക്തം, നിറം ഇവയുടെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്ന യൂറോ- അമേരിക്കന്‍ ശാസ്ത്രീയ/ആധുനിക/കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്‌ലിംകളാണ് എന്ന ചരിത്രപരമായ തിരിച്ചറിവ് മിഗ്‌നോലോ പുലര്‍ത്തുന്നു. പുതിയ കാല രാഷ്ട്രീയത്തില്‍ സമകാലിക ഇസ്‌ലാമിക ചിന്തയും (വിശിഷ്യ സല്‍മാന്‍ സയ്യിദ്, സയ്യിദ് നഖീബുല്‍ അത്താസ്, ഹുസൈന്‍ നസ്ര്‍ തുടങ്ങിയവര്‍) സമകാലിക ഇസ്‌ലാമിക രാഷ്ട്രീയ പ്രയോഗങ്ങളില്‍ തുര്‍ക്കിയിലെ അക് പാര്‍ട്ടിയും റജബ് ത്വയ്യിബ് ഉര്‍ദുഗാനും മാറുന്ന കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഇസ്‌ലാമിക അടയാളമായി മിഗ്‌നോലോ തിരിച്ചറിയുന്നു. പിന്‍കുറി: മിഗ്‌നോലോയുടെ ഗഹനമായ ഈ പുസ്തകത്തിന്റെ വായനകള്‍ ഇനിയും വിശദമായി നടക്കേണ്ടതുണ്ട്. ഈ കുറിപ്പ് അദ്ദേഹത്തിന്റെ ചില നിഗമനങ്ങളെ പ്രാഥമികമായി അറിയാനുള്ള ശ്രമം മാത്രമാണെന്ന തിരിച്ചറിവ് ഭാവിയില്‍ ഈ പുസ്തകം വായിക്കുന്നവര്‍ ഓര്‍ക്കുമെന്നു കരുതട്ടെ.
ത്രീ-ഡി പ്രിന്‍ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കി ന്യൂയോര്‍ക്കിലെ മലയാളി നഴ്‌സ് കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന്‍ ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്‍കി താരം ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍ ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്‍കാരന്‍ കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന്‍ മിഷന്‍ കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്‍; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്‍ സയ്ദ് അബു താഹിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിവാര്‍ഡ് ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്‍കി പൊലീസുകാരന്‍ ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര്‍ എസ് ഓഫീസര്‍മാരോടൊപ്പം ചേരാം 10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍ 5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്‍റെ യുദ്ധത്തിന് കരുത്തായി “മനഃപൂര്‍വ്വം ആ ദിവസം തന്നെ ഡ്യൂട്ടി എടുത്തതല്ല,” കോവിഡ്-19 സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച പരിയാരത്തെ ഡോ. ഷിഫ പറയുന്നു
ലോക ഹൃദയദിനം ഇന്നലെ കടന്നുപോയി. ഹൃദയത്തിന്റെ കാര്യത്തില്‍ നാം എത്രമാത്രം ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്ന് പതിനായിരക്കണക്കിന് ഹൃദ്രോഗികളെ ചികിത്സിച്ച ഒരു ഹൃദ്രോഗവിദഗ്ധന്‍ എന്ന നിലയില്‍ ഓരോ ദിവസവും ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഹൃദയത്തെ പല തരം പ്രശ്‌നങ്ങളും അലട്ടുകയാണ്. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ പോലും ഹൃദയസംബന്ധമായി കണ്ടുവന്ന് തുടങ്ങിയിരിക്കുന്നു. ഹൃദയമില്ലാതെ മനുഷ്യനില്ല. വലിയവനാവട്ടെ ചെറിയവനാവട്ടെ, എല്ലാവരുടെയും ഉള്ളില്‍ ഹൃദയം തുടിച്ചുനില്‍ക്കുന്നുണ്ട്. അവനവന്റെ ജീവനാണത്. ഹൃദയത്തെ സംരക്ഷിക്കേണ്ടത് അത് കൊണ്ട് തന്നെ അവരവരുടെ കടമ കൂടിയാണ്. ഹൃദ്രോഗമാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം. 25-30ശതമാനം ആളുകള്‍ ഹൃദ്രോഗത്തിന്റെ ദുരിതമനുഭവിക്കുന്നു. ഈ ലോകത്തെ ഹൃദ്രോഗമുക്തമാക്കാന്‍ നാം ഹൃദ്രോഗത്തിനെതിരെ പോരാടണം. അടുത്ത ഏതാനും നൂറ്റാണ്ടുകളില്‍ ഇത് മനുഷ്യരാശിയുടെ വലിയൊരു ദൗത്യമായിരിക്കും. ഇന്നലെ മംഗളൂരുവിലെ ഇന്ത്യാന ഹോസ്പിറ്റലില്‍ എന്റെ നേതൃത്വത്തില്‍ ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വിജയകരമായി നടത്തുകയുണ്ടായി. അദ്ദേഹത്തിന് ഹൃദയത്തിനുള്ളില്‍ ലെഫ്റ്റ് ഏട്രിയല്‍ മൈക്‌സോമ (4*3.5 സെന്റീമീറ്റര്‍) എന്നറിയപ്പെടുന്ന ഒരു വലിയ ട്യൂമര്‍ (അര്‍ബുദമല്ലാത്തത്) ഉണ്ടായിരുന്നു. കൂടാതെ ഹൃദയ ധമനികളില്‍ (കൊറോണറി ആര്‍ട്ടറി) ബ്ലോക്കുകളും. ഹൃദയാഘാതത്തിന്റെ ഏതാനും എപ്പിസോഡുകള്‍, ആന്‍ജിയോപ്ലാസ്റ്റി, കൊറോണറി സ്റ്റെന്റ് എന്നിവ 2009-ലും ഇത്തവണയും ഉണ്ടായിരുന്നു. വീണ്ടും സ്റ്റെന്റ് ബ്ലോക്കുകളും മറ്റ് പുതിയ ബ്ലോക്കുകളും നെഞ്ചുവേദനയും ശ്വാസ തടസ്സവും. ഹൃദയത്തിലെ മൈക്‌സോമ ട്യൂമര്‍ ഒരു അപൂര്‍വ രോഗമാണ്. ഇത് ഒരു ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണപ്പെടുന്നു. ഹാര്‍ട്ട് മൈക്‌സോമയുടെയും കൊറോണറി ആര്‍ട്ടറി ബ്ലോക്കുകളുടെയും സംയോജനം വളരെ അപൂര്‍വമാണ്. ദശലക്ഷക്കണക്കിന് ഒന്നായിരിക്കാം. സ്റ്റെന്റ് ബ്ലോക്കുകളും റീ ബ്ലോക്കുകളും ഉള്ള ഹൃദയത്തിന്റെ അത്തരം മൈക്‌സോമ ഇപ്പോള്‍ ബൈപാസ് ഓപ്പറേഷനും സംയോജിത മൈക്‌സോമ നീക്കം ചെയ്യലും ഏതാണ്ട് അചിന്തനീയമാണ്. നമുക്ക് അധികം അറിയാത്ത, ഇത്തരം സംഭവങ്ങള്‍ കോടിക്കണക്കിന് ആളുകളില്‍ ഒരാളിലായിരിക്കാം സംഭവിച്ചിരിക്കുക. നമ്മുടെ നാട്ടിലോ ലോകത്തെവിടെയെങ്കിലുമോ ഇത്തരമൊരു കാര്യം റിപ്പോര്‍ട്ട് ചെയ്തതായി എനിക്കറിയില്ല. 6 മണിക്കൂര്‍ നീണ്ട ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലൂടെ മൈക്‌സോമ ട്യൂമര്‍ നീക്കം ചെയ്യുകയും ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ ബൈപാസ് ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. രോഗി തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഒട്ടും പ്രതീക്ഷിക്കാതെ നടത്തേണ്ടിവന്ന അപൂര്‍വമായ ഈ ഹൃദയ ശസ്ത്രക്രിയ വിജയകരമായി ചെയ്യാന്‍ എന്നെ പിന്തുണച്ച എല്ലാ നഴ്സിംഗ് സ്റ്റാഫംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകരായ കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റുകള്‍, സഹപ്രവര്‍ത്തകര്‍, കാര്‍ഡിയോളജിസ്റ്റുകള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു.
മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയുടേയും പ്രിയപ്പെട്ട താരമാണ് പ്രിയമണി. മലയാള നടിയാണെങ്കിൽ പോലും കന്നട, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ... പ്രണയത്തെ പറ്റി യുവ കൃഷ്ണ; ഫേക്ക് ന്യൂസ് ആല്ല, സത്യമാണ് ! ബിഗ് ബോസ് പ്രണയജോഡികൾ ശ്രീനിഷിനും പേളി മാണിക്കും ശേഷം ടിവി രംഗത്ത് നിന്നുള്ള രണ്ടുപേരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർ.... ഞാൻ മാറിനിന്നെന്നോ ? ചിലരൊക്കെ എന്നെ മാറ്റി നിർത്തിയതാണു: ഗൗതമി നായർ സിനിമയിൽ നിന്ന് വിട്ട് നിന്ന ഗൗതമി നായർ തിരിച്ചു വരവിനായി ഒരുങ്ങുകയാണ്. മഞ്‍ജു വാര്യർ കേന്ദ്രകഥാപാത്രമായ എത്തുന്ന മേരി ആവാസ് സുനോയിലൂടെയാണ്... ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ നെ പറ്റി അടൂർ ​ഗോപാലകൃഷ്ണൻ; ഇത്രക്ക് പ്രതീക്ഷിച്ചില്ലെന്ന് പ്രേക്ഷകർ മഹത്തായ അടുക്കളയുടെ ഉള്ളിലേക്കുള്ള പാളിനോട്ടമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മലയാള സിനിമ ഇന്നുവരെ കണ്ട... നടിയെ അനുവാദമില്ലാതെ അങ്ങനെ ചെയ്തു, സിനിമ നീക്കം ചെയ്യാൻ ആമസോണിന് ഹൈക്കോടതിയുടെ കർശന നിർദേശം മുംബൈയിൽ നിന്നുള്ള ഒരു നടിയുടെ അപകീർത്തി കേസിൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിനോട് തെലുങ്ക് ചിത്രം പിൻവലിക്കാൻ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.... എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്ന് നോക്കിക്കെ ! അനുശ്രീയുടെ ഫോട്ടോയെ ട്രോളി കമൻറ്റുകൾ ! മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുന്ദരിയായോ... ദീപികയുടെ പരസ്യത്തെ പറ്റി പുതിയ വിശേഷം; നാണംക്കെട്ട് ദീപിക ! ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ലെവിസിനു വേണ്ടി ചെയ്ത പുതിയ പരസ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യത്തിന്റെ... ബോളിവുഡ് താരങ്ങളുടെ വീടുകളിലും ഓഫീസിലും പരിശോധന; നികുതി വെട്ടിപ്പ് നടത്തിയതായി സൂചന അനുരാഗ് കശ്യപിന്റെ നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബാൽ എന്നിവരുടെയും നടി... ആ വ്യക്തി എന്റെ കൈയ്യിൽ പിടിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; രേഖ രതീഷ് അഭിനയത്തിൽ തിളങ്ങി നിന്ന സമയത്താണ് രേഖ രതീഷ് ഇടവേള എടുക്കുന്നത്. താൻ ഒരിക്കൽ ആറു മാസം മാത്രം പ്രായം ആയ മകനെയും... ബിഗ് ബോസ്സിൽ നിന്ന് ഞാൻ പുറത്തയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവനാണ്; ലക്ഷ്മി ജയൻ ബിഗ്ബോസ് മലയാളം മൂന്നാം സീസണിൽ നിന്നും പുറത്തായ ആദ്യ മത്സരാർത്ഥി ലക്ഷ്മി ജയൻ പുറത്തായ ശേഷം ആദ്യം നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധ... എല്ലാവരുടെയും കണ്ണുതള്ളി പോകുന്ന ചിത്രങ്ങളുമായി റായി ലക്ഷ്മി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റായ് ലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക്... ദിലീപും കാവ്യയും കാണാതെ മഹാലഷ്മി ചെയ്തത് കണ്ടോ? പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ ആരാധകര്‍ ഏറെ ആവേശപൂര്‍വ്വം നടൻ ദിലീപിന്‍റേയും നടിയും ഭാര്യയുമായ കാവ്യ മാധവന്‍റേയും വിശേഷങ്ങള്‍ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും... More Posts Page 66 of 126« First‹ Previous626364656667686970Next ›Last » Latest News ഒറ്റക്കെട്ടായി നിന്നുള്ള ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാൻ നന്ദിനി സിസ്റ്റേഴ്സ്; തുമ്പിയെ കോപ്പി അടിച്ച വിവേകിന് പറ്റിയ പറ്റ് ; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക്! November 30, 2022 സിദ്ധുവിനെ വലിച്ചുകീറി അച്ചാച്ചൻ ; വാശിയോടെ സുമിത്രയും ആ തീരുമാനത്തിലേക്ക്; കുടുംബവിളക്കിൽ ഇനി സംഭവിക്കുക വിവാഹം ആകട്ടെ! November 30, 2022 ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല; ശ്വേതയെ സഹായിക്കാൻ മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത! November 30, 2022 മോശം ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ സംഭവിക്കുന്നത്! പുതിയ പോസ്റ്റുമായി അമൃത,ഭാര്യയ്ക്കായി ഭക്ഷണം തയ്യാറാക്കി ബാല‌യും November 30, 2022 മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; സബീറ്റ ജോർജ് പറയുന്നു! November 30, 2022 മലയാള സിനിമയിലെ നാല് നായികമാർ ദുബായിൽ ഒന്നിച്ചു; ചിത്രം വൈറൽ November 30, 2022 നല്ല ഭാര്യയായും അമ്മയായും ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു; ,ഇപ്പോൾ ലച്ചുവിന് സ്വന്തം അമ്മയുടെ സ്ഥാനത്ത്; ഉപ്പും മുളകും സെറ്റിലെ നിഷ! November 30, 2022 ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും… പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു; സത്യൻ അന്തിക്കാട് November 30, 2022 ജാതി ആയിരുന്നു തടസ്സം; ഞങ്ങൾ ബ്രാഹ്മണർ ആണ്; സ്നേഹ നായിഡുവും; സ്നേഹയുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് നടൻ പ്രസന്ന! November 30, 2022 ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ അടുത്ത ചിത്രം നഹാസ് നാസർ സംവിധാനം ചെയ്യും! November 30, 2022 Trending Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ News 15 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പറയാത്തത്; ഒരു കുറ്റ സമ്മതം പോലെ പറഞ്ഞുകൊണ്ട് നിത്യാ ദാസ് ! Malayalam അച്ഛനും അമ്മയും പെണ്ണ് ചോദിയ്ക്കാൻ വേണ്ടി പോകുന്നു… ഞാൻ തന്നെ കണ്ടുപിടിച്ച പെൺകുട്ടിയാണ്; സന്തോഷ വാർത്തയുമായി കാർത്തിക് സൂര്യ
ലൈംഗിക-സാംക്രമികരോഗങ്ങൾ പല തരത്തിൽ പടരാം എന്ന് മനസ്സിലാക്കുന്നതാണ് ഈ രോഗങ്ങൾ തടയുന്നതിനുള്ള ആദ്യപടി. ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ നിന്നും വായിക്കാം ശരീരദ്രവങ്ങളിൽക്കൂടെ പകരുന്ന ക്ലെമടിയ,ഗൊണോറിയ മുതലായ രോഗങ്ങളെ അകറ്റിനിർത്തുന്നതിൽ ഉറകളും. ഡെന്റൽ ഡാമുകളും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചർമ്മത്തിൽ കൂടി പടരുന്നതോ, വദന/ ഗുദസുരത/റിമ്മിങ് മുഖേനയോ പകരുന്ന രോഗങ്ങളെ ചെറുക്കാനും ഉറകളും. ഡെന്റൽ ക്യാമുകളും പ്രയോജനപ്പെടും നിങ്ങൾ ഉറ ഉപയോഗിക്കുന്നില്ലാത്ത പക്ഷം ലൂബ്രിക്കന്റ് പ്രയോഗിച്ചാൽ ആന്തരികഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാവാനുള്ള സാധ്യതകുറയും(മുറിവുകളിൽ കൂടി രോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്). ഉറയൊ , ലൂബ്രിക്കന്റോ ലഭ്യമല്ലെങ്കിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഇവിടെ നിന്നറിയാം. രോഗപ്രതിരോധകുത്തിവയ്‌പ്പുകൾ വഴിയായി ഹെപ്പട്ടൈറ്റിസ് എ , എച്.പി.വി എന്നിവയുടെ അണുബാധയേൽക്കുന്നതിൽ നിന്നും നിങ്ങൾക്ക് സംരക്ഷണം നേടാം. ഈ കുത്തിവയ്‌പ്‌ എവിടെ ലഭ്യാമാവുമെന്ന് ഇവിടെ നിന്നും വായിച്ചറിയാം. എച്.ഐ.വി നെഗറ്റീവ് ആയ ഒരാൾക്ക് ഭാവിയിൽ എച്.ഐ.വി ബാധയേൽക്കാതിരിക്കാൻ ഇപ്പോൾ അവിശ്വസനീയമായ മാർഗ്ഗങ്ങൾ പ്രാപ്തമാണ്. ലൈംഗികബന്ധത്തിന് മുന്നേ ദിനവും കഴിക്കാവുന്ന ഒരു എച്.ഐ.വി പ്രതിരോധഗുളികയാണ് പ്രെപ് (PReP). അസുരക്ഷിതമായ ബന്ധപ്പെടലിലൂടെ അണുസമ്പർക്കമുണ്ടായെന്ന് തോന്നിയാൽ അടുത്ത 72 മണിക്കൂറുകൾക്കുള്ളിൽ പി.ഇ.പി(PEP) എന്ന ഗുളിക കഴിച്ചാൽ എച്.ഐ.വി പ്രതിരോധിക്കാം. പ്രെപ് (PReP), പി.ഇ.പി(PEP) എന്നീ ഗുളികകൾ എച്.ഐ.വി ബാധയെ മാത്രം തടയുന്ന ഗുളികകളാണ്. മറ്റു ലൈംഗികസാംക്രമികരോഗങ്ങളെ ഒന്നും തന്നെ ഇവ തടുക്കുന്നില്ല എന്നോർക്കുക. എങ്ങനെയൊക്കെ ലൈംഗികബന്ധത്തിലേർപ്പെട്ടാലും ഓരോ മൂന്നു മുതൽ ആറ് മാസം വരെ നിങ്ങളുടെ ലൈംഗികാരോഗ്യനില പരിശോധിക്കുന്നത് ലൈംഗികസാംക്രമികരോഗങ്ങളെ കൃത്യമായി ചെറുക്കുന്നതിന് നിങ്ങൾക്ക് സഹായകമാവും.പരിശോധന എവിടെ ലഭ്യമാവുമെന്ന് ഇവിടെ നിന്നറിയാം. എന്നിട്ട് നിങ്ങളുടെ ദൈനംദിന പ്രവർത്തികളിൽ ആസ്വാദ്യകാര്യമായി ഏർപ്പെടാം.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
തിരുവനന്തപുരം : വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം മാതംഗി കണ്ണൂരിൽ പുരോഗമിക്കുന്ന.ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല ,ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ബാനർ - വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം - ജെ.കെ നായർ , രചന, സംവിധാനം - ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി നായനാർ, ഗാനരചന - ഋഷി പ്രസാദ്, സംഗീതം - സോമസുന്ദരം, ആലാപനം - കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു. Join What's app News Group https://chat.whatsapp.com/JEgCGX4Sw3mFdjDuw1Mnoz എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂളിൽ നിന്നും കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ ഓൺലൈനായി പഠിയ്ക്കാം. അഡ്മിഷൻ ആരംഭിച്ചു. PH: 9037588860 / 0471 3590380
അഖിലലോകശാന്തി സംഘത്തില്‍പ്പെട്ട റൂര്‍ണാ ജെന്നിംഗ്സ് എന്ന അമേരിക്കക്കാരി ലോകശാന്തി കൈവരുത്തുന്നതെങ്ങനെയെന്നു ചോദിക്കുകയുണ്ടായി. രമണമഹര്‍ഷി: സാക്ഷാല്‍ സ്വരൂപമേ ശാന്തിയാണെന്ന് അനുഭവം കൊണ്ടറിയുമെങ്കില്‍ അതിന് പരിശ്രമമെന്തിന്? എങ്ങുമുള്ള ശാന്തിയെ നാം അറിയാനൊക്കുന്നില്ലെങ്കില്‍ അതിനെ വ്യാപിക്കുന്നതെങ്ങനെ? ചോ: ഭാരതരാജ്യം അജ്ഞാനത്തെ വിജ്ഞാനരീത്യാ സ്ഥാപിക്കുന്നതല്ലേ? മഹര്‍ഷി: ആത്മാവും ജ്ഞാനവുമെല്ലാം നാം തന്നെ. കാര്യകാരണസഹിതം വിശദീകരിക്കാനൊന്നുമില്ല. ചോ: ഭഗവാന്‍ പറയുന്നതിന്‍റെ സത്യം മനസ്സിലാകുന്നു. എങ്കിലും അനുഭവത്തിനു സാധനാക്രമങ്ങള്‍ ആവശ്യമാണല്ലോ. മഹര്‍ഷി: അതുകളെപ്പറ്റിയുള്ള ചിന്തയില്ലാതിരിക്കുന്നതാണ് ആത്മാനുഭവം. ആത്മാവിനെ അന്വേഷിക്കുന്നത് സ്വന്തം കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാലയെക്കാണുന്നില്ല എന്നു പറയുന്നതു പോലെയാണ്. ശരീരമാകട്ടെ, ലോകമാകട്ടെ, ഈശ്വരനാകട്ടെ തന്നെ വിട്ടിരിക്കുന്നതേ ഇല്ല. എല്ലാം തന്നിലടങ്ങിയിരിക്കുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും ഈ അറിവോന്നേ പരിഹാരം. ചോ: തമിഴ് ശാസ്ത്രങ്ങളില്‍ മുപ്പാഴ് ( മൂന്നു ശൂന്യങ്ങള്‍) എന്ന് പറയുന്നതെന്താണ്? മഹര്‍ഷി: തത് – ത്വം – അസി എന്ന മഹാകാവ്യത്തിലെ മൂന്നു തത്വങ്ങള്‍ 1) ഈശ്വരതുരിയം 2)ജീവതുരിയം 3) അസി തുരിയം എന്നീ മൂന്നിനെയും കുറിക്കുന്നു എന്നുപറയും. ജാഗ്രത്, സ്വപ്നം, സുഷുപ്തികളുടെ അധിഷ്ടാനത്തെ തുരിയുമെന്നു പറയുന്നു. ചോ: ആദ്യത്തെ രണ്ടും ശരി. മൂന്നാമത്തേതെന്താണ്? മഹര്‍ഷി: വ്യാപക സ്വഭാവത്തെ ജാഗ്രത്തെന്നും സ്വപ്രകാശസ്വഭാവത്തെ സ്വപ്നമെന്നും അതിരറ്റ പരിപൂര്‍ണത്വത്തെ സുഷുപ്തി എന്നും പറയുന്നു. ഈ എല്ലാത്തിന്‍റെയും അധിഷ്ഠാന തത്വത്തെ അസിതുരിയം എന്നുപറയുന്നു. ഇവയെല്ലാം വാഗ്ജാലമാണ്. ഇതുകളുടെ പേരില്‍ കാലത്തെ വൃഥാകളയാതെ അന്തര്‍മുഖനായിരുന്നു ആരും തന്‍റെ സത്യത്തെ ഉണരേണ്ടതാണ്. ഈശ്വരനെപ്പറ്റിപ്പോലും ചിന്തിക്കേണ്ട കാര്യമില്ല. താന്‍ തന്നല്ലോ ലോകത്തെക്കാണണം. അതിനാധാരം ഈശ്വരനാണെന്നെന്തിനനൂഹിക്കണം? ഏറ്റവും പ്രത്യക്ഷമായിരിക്കുന്ന തന്നെ അറിയാതെ മറ്റുള്ളവയെപ്പറ്റി ചിന്തിക്കുന്നത് അജ്ഞാനമാണ്. തന്നെ അറിഞ്ഞാല്‍പ്പിന്നെ അറിയാന്‍ തനിക്കന്യമായി ഒന്നുമില്ലെന്ന് ബോധിക്കാം.
അങ്ങനെയല്ല. പ്രധാന എന്നു തന്നെയാണു മൂലപദം. അതു പ്രധാനം ആകുന്നു എന്നേ ഉള്ളൂ. പ്രധാന+മന്ത്രി ആണു പ്രധാനമന്ത്രി. ലോപസന്ധിയല്ല. 1950-കള്‍ക്കു മുമ്പേ മലയാളത്തില്‍ സംസ്കൃതം പോലെ വാക്കുകള്‍ ചേര്‍ത്തെഴുതുന്ന സമ്പ്രദായം ഉണ്ടായിരുന്നു. "ഇങ്ങനെയിരിക്കുമ്പോളച്യുതനൊന്നു പറഞ്ഞു" എന്നും മറ്റും. എന്‍. വി. കൃഷ്ണവാര്യരും മറ്റുമാണു് അതു് അഭംഗിയാണെന്നും വാക്കുകള്‍ വേര്‍തിരിച്ചെഴുതുകയാണു മലയാളത്തിനു നല്ലതെന്നും പറഞ്ഞതു്. "ഇങ്ങനെ ഇരിക്കുമ്പോള്‍ അച്യുതന്‍ ഒന്നു പറഞ്ഞു" എന്നേ ഇപ്പോള്‍ പറയാറുള്ളൂ. "പ്രധാന വസ്തുത" തുടങ്ങിയവയുടെയും സ്ഥിതി ഇതു തന്നെ. "പ്രധാനമന്ത്രി" പോലെ ചേര്‍ന്നു നിന്നാല്‍ പ്രത്യേക അര്‍ത്ഥമുള്ള സമസ്തപദങ്ങളൊഴികെയുള്ളവ വേര്‍തിരിച്ചു തന്നെ എഴുതണം എന്നതാണു പുതിയ രീതി. വന്‍, മുന്‍, തന്‍ തുടങ്ങിയ ഭാഗികരൂപങ്ങള്‍ ചേര്‍ത്തു തന്നെയാണു് എഴുതുന്നതു്. പദ്യത്തിലും ഇങ്ങനെ തന്നെയാണു് എഴുതുന്നതു്. ചേര്‍ത്തെഴുതുന്നതു് തെറ്റെന്നു പറയാനാവില്ല. മലയാളത്തില്‍ അങ്ങനെ ഉപയോഗിച്ചിരുന്നതാണു്. എങ്കിലും ഇതാണു ഭംഗി എന്നാണു് എന്റെ അഭിപ്രായം. വിക്കിപീഡിയയിലേയ്ക്കു വാക്കുകള്‍ പരിഭാഷപ്പെടുത്തുമ്പോഴും ഇതു ശ്രദ്ധിക്കണം എന്നാണു് എന്റെ അഭിപ്രായം ("ശ്രദ്ധിക്കണമെന്നാണെന്റെയഭിപ്രായം" :) ) പലപ്പോഴും ഇംഗ്ലീഷിലുള്ള ഒറ്റ വാക്കിനു മലയാളത്തില്‍ ഒറ്റ വാക്കു വേണമെന്നു ശഠിക്കരുതു്. അപ്പോഴാണു കടിച്ചാല്‍ പൊട്ടാത്ത സംസ്കൃതപദങ്ങളുടെ പുറകേ പോകേണ്ടി വരുന്നതു്. New page എന്നതിനു "പുതിയ താള്‍" മതി, "നൂതനപൃഷ്ഠം" വേണ്ട. Unbreakeable-നു "പൊട്ടിക്കാന്‍ പറ്റാത്തതു്" മതി, "നിര്‍ഭേദ്യം" വേണ്ട. അതു പോലെ, മലയാളത്തില്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കാം എന്ന വസ്തുതയും കണക്കിലെടുക്കണം. Industrial revolution-ല്‍ -al ഉള്ളതു കൊണ്ടു് നമ്മള്‍ "വ്യാവസായികവിപ്ലവം" (വ്യവസായ + ഇകം = വൈയവസായികം ആണെന്നതു മറ്റൊരു കാര്യം) എന്നു പറയണ്ട. "വ്യവസായവിപ്ലവം" എന്നു മതി. സമസ്തപദം ഇംഗ്ലീഷില്‍ അഭംഗിയായതുകൊണ്ടു് (ഇപ്പോള്‍ ഉണ്ടു്) സായിപ്പിനു് -al ചേര്‍ക്കണമായിരുന്നു. നമ്മള്‍ ഇകവും ഈയവുമൊന്നും ആവശ്യമില്ലാതെ പൂശണ്ട. പിന്നെ, നല്ല വാക്കുകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ വളരെ മോശമാണു്. അതുകൊണ്ടാണു് അങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു പലപ്പോഴും ഉത്തരം പറയാത്തതു്. പല നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളൂ. 2008/9/23 സുനില്‍ &lt;vssun9(a)gmail.com&gt; ... വ്യാകരണം വലുതായി അറിയില്ലാട്ടോ.. എന്നാലും പ്രധാനം താള്‍ എന്ന രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ (സന്ധി) ഒറ്റ വാക്കാണ് പ്രധാനതാള്‍ എന്നു കരുതുന്നു. സന്ധി ലോപസന്ധിയാണോ? എന്ന കാര്യത്തില്‍ സംശയമുണ്ട്. ഉമേഷില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു. vssun@mlwiki 2008/9/23 അസീസ് വേങ്ങര &lt;azeeznm(a)gmail.com&gt; പൂമുഖം 2008/9/22 Sreejith K. &lt;sreejithk2000(a)gmail.com&gt; Home page ഏറ്റവും പ്രധാനപ്പെട്ട താള്‍ ആണെന്ന് എനിക്ക് അഭിപ്രായമില്ല. :) ഏതൊരു സൈറ്റിലും ചെല്ലുമ്പോള്‍ ആദ്യം കാണുന്ന പേജ് ആണ് എന്നെ സംബന്ധിച്ചിടത്തോളം Home page. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ. - ശ്രീജിത്ത് കെ 2008/9/22 സുനില്‍ &lt;vssun9(a)gmail.com&gt; പ്രധാനതാള്‍ എന്നതാണ് വ്യാകരണപരമായി ശരി. @ശ്രീജിത്.. പ്രഥമതാള്‍ = ആദ്യത്തെ താള്‍ എന്നല്ലേ? മുഖ്യമായ എന്ന അര്‍ത്ഥം വരുന്നുണ്ടോ? vssun@mlwiki 2008/9/21 Sreejith K. &lt;sreejithk2000(a)gmail.com&gt; പ്രധാന താള്‍ എന്നാണോ പ്രദമ താള്‍ എന്നാണോ കൂടുതല്‍ യോജിക്കുക? > > - ശ്രീജിത്ത് കെ > > 2008/9/20 Sidharthan P &lt;sidharthan.p(a)gmail.com&gt; > >> മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ *പ്രധാനതാള്‍* എന്ന >> ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് >> *പ്രധാന താള്‍* എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും >> കാണുന്നത് *പ്രധാന താള്‍* എന്നാണ്. ഇതില്‍ ഏതാണ് ശരി? >> >> *പ്രധാനമന്ത്രി* എന്ന രീതിയില്‍ *പ്രധാനതാള്‍* എന്നുതന്നെയാണോ? >> >> സിദ്ധാര്‍ത്ഥന്‍ >> >> _______________________________________________ >> Wikiml-l mailing list >> Wikiml-l(a)lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l mailing list > Wikiml-l(a)lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > > _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l -- സ്നേഹാശംസകളോടെ, ഒരു തനി മലപ്പുറം മലയാളി അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-ksa) http://www.mazhaville.com നിഘണ്ടു http://www.ponkavanam.com/ _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ചിത്രം മാറ്റിയിട്ടുണ്ട്--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 16:16, 10 ഡിസംബർ 2010 (UTC) == ശൂന്യ താളുകൾ == [[കൊക്കെത്ര കുളം കണ്ടതാ]], [[ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?]], [[അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ]], [[വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്]], [[പശു കിഴടായാലും പാലിൻറെ രുചിയറിയുമോ]], [[പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?]], [[താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും]], [[ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി]] ഇതെല്ലാം ശൂന്യമാണല്ലോ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 06:10, 23 ജനുവരി 2012 (UTC) :നിർമ്മിക്കുന്ന താളുകളിൽ അവയെപ്പറ്റി ഒരു ചെറുവിവരണം കൂടി നൽകുക, അല്ലാത്തവകൊണ്ട് ഒരു പ്രയോജനവുമില്ല--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:16, 3 ഫെബ്രുവരി 2012 (UTC)▼ == ശൂന്യ താളുകൾ == ▲[[കൊക്കെത്ര കുളം കണ്ടതാ]], [[ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?]], [[അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ]], [[വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്]], [[പശു കിഴടായാലും പാലിൻറെ രുചിയറിയുമോ]], [[പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?]], [[താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും]], [[ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി]] ഇതെല്ലാം ശൂന്യമാണല്ലോ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 06:10, 23 ജനുവരി 2012 (UTC) :നിർമ്മിക്കുന്ന താളുകളിൽ അവയെപ്പറ്റി ഒരു ചെറുവിവരണം കൂടി നൽകുക, അല്ലാത്തവകൊണ്ട് ഒരു പ്രയോജനവുമില്ല--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:16, 3 ഫെബ്രുവരി 2012 (UTC)
തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
പ്രകൃതിവാതകം ഇന്ധനമാക്കി ഇനി ജില്ലയിലെ വാഹനങ്ങള്‍ കുതിച്ചുപായും. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്രൂപ്പിന്റെ സിറ്റിഗ്യാസ് പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ജില്ലയില്‍ ഏഴ് സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. മലപ്പുറം കോഡൂരിലെ സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ധനവിതരണം ആരംഭിച്ചുകഴിഞ്ഞു. പെട്രോള്‍വിലയേക്കാള്‍ ലാഭവും വാഹനങ്ങള്‍ക്ക് കൂടുതല്‍ മൈലേജും ലഭിക്കുമെന്നതാണ് സി.എന്‍.ജി.യുടെ ഗുണം. കോഡൂരിന് പുറമേ വണ്ടൂര്‍, തിരൂര്‍, തലക്കടത്തൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, ചമ്രവട്ടം, തിരുനാവായ എന്നിവിടങ്ങളിലാണ് പമ്പുകള്‍ ഒരുങ്ങുന്നത്. ഇവയില്‍ അഞ്ച് പമ്പുകള്‍ രണ്ടാഴ്ചയ്ക്കകം തുറക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചു.ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഗെയിലിന്റെ കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനില്‍നിന്നാകും പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുക. ഇരിമ്പിളിയം മുതല്‍ അരീക്കോട് കീഴുപറമ്പുവരെ 58.4 കിലോമീറ്ററിലാണ് ജില്ലയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ കാട്ടിപ്പരുത്തി, കോഡൂര്‍, വീമ്പൂര്‍ (നറുകര), അരീക്കോട് (ആലുങ്കല്‍) എന്നിവിടങ്ങളിലാണ് വാല്‍വ് സ്റ്റേഷനുകളുള്ളത്.ഇന്ധനവിലവര്‍ധന കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകില്ലെന്നതാണ് സി.എന്‍.ജി.യുടെ ഗുണം. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 99.65 രൂപയും ഡീസലിന് 94.69 രൂപയുമാണ് വില. എന്നാല്‍ സി.എന്‍.ജി. കിലോ ലിറ്ററിന് 60 രൂപയ്ക്ക് ലഭിക്കും. പെട്രോളില്‍ 18 കിലോമീറ്ററും ഡീസലില്‍ 25 കിലോമീറ്ററും മൈലേജ് ലഭിക്കുന്ന വാഹനത്തിന് സി.എന്‍.ജി.യില്‍ 50 കിലോമീറ്റര്‍ വരെ ലഭിക്കും. സി.എന്‍.ജി. വാഹനത്തിന്റെ മോഡല്‍ മാറുന്നതിന് അനുസരിച്ച് മൈലേജ് കൂടും. പ്രകൃതിവാതകം പ്രധാനമായും ഉപയോഗിക്കുന്നത് പുതിയ മോഡല്‍ വാഹനങ്ങളിലാണ്. പെട്രോള്‍ വാഹനങ്ങള്‍ സി.എന്‍.ജി.യിലേക്ക് കണ്‍വേര്‍ട്ട് ചെയ്തും ഉപയോഗിക്കാം. അതേസമയം 2005 മുതലുള്ള വാഹനങ്ങള്‍ മാത്രമേ സി.എന്‍.ജി.യാക്കാന്‍ ഇപ്പോള്‍ അനുവാദമുള്ളൂ.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സി കാറുകളാണ് സി.എന്‍.ജി.യിലേക്ക് മാറുന്നത്. ഒരുകാര്‍ മാറ്റിയെടുക്കുന്നതിന് രണ്ട് ദിവസം വേണം. 49,000 മുതല്‍ 60,000 രൂപവരെയാണ് ചെലവ്. മലപ്പുറത്തും മഞ്ചേരിയിലും സി.എന്‍.ജി. ഗ്യാരേജ് പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഗ്യാരേജില്‍ അടുത്തിടെ ഇരുപതോളം കാറുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റി. കൂടുതല്‍ വാതക പമ്പുകള്‍ വരുന്ന സാഹചര്യത്തില്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിനുള്ള വര്‍ക്കുകള്‍ ഓഗസ്റ്റില്‍ തുടങ്ങുമെന്ന് ബ്രദേഴ്സ് വര്‍ക്ക് ഷോപ്പ് ഉടമ കുഞ്ഞീതു പറഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ മാറ്റാണ് ഇവിടെ കൂടുതല്‍ ഓഡറുകള്‍ വരുന്നത്. പ്രകൃതി സൗഹൃദം സി.എന്‍.ജി. വായുവിനെ മലിനപ്പെടുത്തുന്നില്ല. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളുന്നതിനേക്കാള്‍ കുറഞ്ഞതോതില്‍ മാലിന്യമാണ് സി.എന്‍.ജി.യില്‍നിന്നുണ്ടാകുന്നത്. അന്തരീക്ഷ വായുവിനേക്കാള്‍ ഭാരംകുറവാണ് സി.എന്‍.ജിക്ക്. അതിനാല്‍ ചോര്‍ച്ചയുണ്ടായാലും ഭയപ്പെടേണ്ട കാര്യമില്ല. സി.എന്‍.ജി.വായുവില്‍ ലയിക്കുന്നതിനാല്‍ തീപ്പിടിത്തത്തിന് സാധ്യതയില്ല. ട്രാഫിക് കുരുക്കില്‍പ്പെട്ടാല്‍ ഇന്ധനനഷ്ടവും ഉണ്ടാകില്ല.
ന്യൂയോര്‍ക്ക്: പൊതുപരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം.സൽമാൻ റുഷ്ദി വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെകാഴ്ചനഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. കരളിലും സാരമായി പരിക്കേറ്റതായിട്ടാണ് വിവരം. കൈ ഞരമ്പുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെയാണ് അക്രമി വേദിയിലേക്ക് ചാടിക്കയറി റുഷ്ദിയെ കുത്തിയത്. റുഷ്ദിയുടെ കഴുത്തിനാണ് കുത്തേറ്റത്. അക്രമി കഴുത്തില്‍ രണ്ടു തവണ കുത്തിയെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി മിന്നല്‍വേഗത്തില്‍ സ്‌റ്റേജിലേക്കുപാഞ്ഞുകയറുകയായിരുന്നു. കുത്തേറ്റ റുഷ്ദി വേദിയില്‍ കുഴഞ്ഞു വീണു. സ്റ്റേജിലേക്ക്ഓടിയെത്തിയവർ അക്രമിയെ കീഴ്പ്പെടുത്തി. 24കാരനായ ഹാദി മറ്റാർ ആണ്അക്രമംനടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമിയെ ന്യൂയോർക്ക് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രവേശന പാസ്സുമായിട്ടാണ് ഇയാൾപരിപാടിക്കെത്തിയത്. ആക്രമണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സ്റ്റേജിൽ കുത്തേറ്റുവീണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സിൽ നിന്നുള്ളവർ ഓടിയെത്തി പ്രഥമ ശുശ്രൂഷ നൽകിയശേഷംഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആക്രമണം ഭയാനകമെന്ന് ന്യൂയോർക്ക് മേയർ പറഞ്ഞു. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്നും മേയർ വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായിഅമേരിക്കയിലാണ് താമസിക്കുന്നത്. സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം. സല്‍മാന്‍ റുഷ്ദിയെകൊലപ്പെടുത്തുന്നവര്‍ക്ക്പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം. ഒരു തരത്തിലുള്ള മീന്‍മുട്ടയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. ഇത് കഴിക്കുന്നവരുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതിന് സമാനതകളില്ലത്രെ. എന്നാല്‍ 25 ലക്ഷം രൂപ മുടക്കണമെന്നു മാത്രം. അത്യപൂര്‍വമായേ ഇത് ഭക്ഷ്യശാലകളില്‍ ലഭ്യമാകാറുള്ളൂ. ലണ്ടനിലെ പികാദെല്ലിയിലുള്ള ഒരു സ്റ്റോറില്‍ അല്‍മസ് കാവിയര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. The Almas Caviar പണ്ട് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും തീന്‍മേശയില്‍ ഇതുണ്ടാകും.ആരോഗ്യവാന്മാരായി ഇരിക്കാന്‍ അത്യുത്തമമായതുകൊണ്ടുതന്നെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണമായിരുന്നു ഇത്. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടിന്നുകളില്‍ ഓരോ കിലോ വെച്ചാണ് ഈ അത്യപൂര്‍വ വിഭവം പാക്ക് ചെയ്ത് ലണ്ടനിലെ സ്റ്റോറില്‍ വില്‍ക്കുന്നത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
തോമസ് ടൂഷെൽ വളരെ മികച്ച പരിശീലകൻ തന്നെയായാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചു കൊണ്ട് അദ്ദേഹം തന്റെ മികവ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇനി ടീമിൽ കൂടുതൽ അഴിച്ചു പണികൾ ഒന്നും വേണ്ട എന്നു മുൻ ചെൽസി താരവും നിലവിൽ ടെക്നിക്കൽ ഡയറക്ടറുമായ പീറ്റർ ചെക്ക് പറഞ്ഞു എങ്കിലും, താൻ വർഷങ്ങൾ ആയി കണ്ണു വയ്ക്കുന്ന ബെൻ‌ഫിക്ക മിഡ്‌ഫീൽഡർ ജൂലിയൻ വീഗലിനെ ചെൽ‌സിയിൽ എത്തിക്കാൻ ടൂഷൽ കരുക്കൾ നീക്കുകയാണ്. വെസ്റ്റ് ഹാമിൽ നിന്നും ട്രാൻസ്ഫർ ടാർഗെറ്റ് ആയി ടീമിൽ എത്തിക്കാനിരുന്ന മിഡ്‌ഫീൽഡർ ഡെക്ലാൻ റൈസിന് പകരമായി ആണ് ടൂഷൽ വെയ്‌ഗലിനെ കാണുന്നത്. ഈ വേനൽക്കാലത്ത് ലണ്ടൻ ക്ലബിലേക്ക് പോകാനുള്ള വെയ്‌ഗലിന്റെ താൽപ്പര്യത്തെക്കുറിച്ച് അറിയാൻ ചെൽസി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. വളരെക്കാലമായി ചെൽ‌സി മാനേജർ തോമസ് തുഷാലിന്റെ റഡാറിൽ ഉള്ള താരം ആണ് വെയ്‌ഗൽ. 2015 ൽ ബോറുസിയ ഡോർട്മുണ്ടിൽ ആയിരുന്നപ്പോൾ അദ്ദേഹത്തെ ആവശ്യപ്പെട്ടതും 2019 ജനുവരി, ജൂലൈ മാസങ്ങളിൽ പിന്നീട് ഫ്രഞ്ച് ഭീമൻമാരായ പി‌എസ്‌ജിയിലേക്ക് താരത്തിനെ എത്തിക്കാൻ ശ്രമിച്ചതും ടൂഷലാണ്. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ആർക്കും അറിയാത്ത 7 രഹസ്യങ്ങൾ വെയ്‌ഗലിനെ നഷ്ടപ്പെടുത്താൻ ബെൻഫിക്ക കോച്ച് ജോർജ്ജ് ജീസസ് തയ്യാറായേക്കില്ല, എന്നാൽ മാനേജ്‌മെന്റ് ആഗ്രഹിക്കുന്ന ട്രാൻസ്ഫർ ഫീ ലഭിച്ചാൽ താരത്തിനെ വിൽക്കാൻ തയ്യാറാകും. NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കേരളത്തിലെ സിവിൽ സർവീസുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയ പ്രധാന നിർദ്ദേശങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് ഗവൺമെന്റ് രൂപം കൊടുത്തു.റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവാണ് സമിതി ചെയർമാൻ. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതടക്കം പുന:പരിശോധനയുടെ ഒമ്പതിന പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്യത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് രൂപം കൊടുത്ത എൽ.ഡി.എഫ് ഗവൺമെന്റിന് അഭിവാദ്യം അർപ്പിച്ച് വ്യാഴാഴ്ച്ച (8.11.18 ) ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. കോട്ടയം കളക്ട്രേറ്റിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. എഫ് എസ് ഇ റ്റി ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ.അനിൽകുമാർ, കെ ജി ഒ എ ജില്ലാ പ്രസിഡന്റ് അർജ്ജുനൻപിള്ള എന്നിവർ കോട്ടയത്ത് നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനത്തിന് നേതൃത്വം കൊടുത്തു. വൈക്കത്ത് നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ അനിൽ കുമാർ, യൂണിയൻ ഏരിയാ സെക്രട്ടറി വി.കെ.വിപിനൻ, കെ ജി ഒ എ നേതാവ് എൻ.ജി. ഇന്ദിര എന്നിവർ സംസാരിച്ചു. പാലായിൽ നടന്ന പ്രകടനത്തിന് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജെ.അശോക് കുമാർ, യൂണിയൻ ഏരിയാ സെക്രട്ടറി പി യു റജിമോൻ എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രകടനത്തെ അദിവാദ്യം ചെയ്ത് എൻ ജി ഒ യൂണിയൻ ഏരിയാ സെക്രട്ടറി എസ്.അനൂപ്, ഏരിയാ പ്രസിഡന്റ് വി.സാബു എന്നിവരും, ചങ്ങനാശേരിയിൽ എൻ ജി ഒ യൂണിയൻ ഏരിയാ സെക്രട്ടറി എസ്.ഗിരിഷ് കുമാറും സംസാരിച്ചു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
എൺപതു വയസ്സുള്ള അക്കാമ്മ വിജയൻ, റിട്ടയേഡ് നഴ്‌സിംഗ് സൂപ്പർവൈസറാണ്. ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ അക്കാമ്മ കടന്നുപോയിട്ടുള്ളത് രണ്ടു ബൈപാസ് സർജറികൾ, രണ്ടു ആൻജിയോപ്ലാസ്റ്റികൾ, ആറു ആൻജിയോഗ്രാമുകൾ എന്നിവയിലൂടെയാണ്. ഇതിനെല്ലാം പുറമെ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും കൂട്ടിനുണ്ട്. ആർത്തവവിരാമം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയപ്പോൾ അക്കാമ്മയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു. കാരണം ആർത്തവവിരാമത്തിന്റെ സമയത്താണ്, അക്കാമ്മയുടെ രണ്ടു സഹോദരികൾക്കും ക്യാൻസർ ബാധിച്ചത്. പക്ഷെ, 2019 ൽ വളരെ ചെറുതായി രക്തം പോകുന്നത് അക്കാമ്മയുടെ ശ്രദ്ധയിൽ പെട്ടു. ആ വർഷം ഏപ്രിലിൽ തനിക്ക് എൻഡോമെട്രിയൽ (ഗർഭാശയ) ക്യാൻസർ ആണെന്ന് അക്കാമ്മ തിരിച്ചറിഞ്ഞു. രക്തം പോകുന്നത് ശ്രദ്ധിച്ചപ്പോഴേ അക്കാമ്മയ്ക്ക് അറിയാമായിരുന്നു ഇത് ഗുരുതരമായ എന്തോ പ്രശ്നമാണെന്ന്. അതുകൊണ്ടുതന്നെ ക്യാൻസറാണ് എന്നറിഞ്ഞപ്പോൾ അക്കാമ്മയ്ക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. ഒരു തണുത്ത വികാരമാണ് തനിക്ക് അന്ന് തോന്നിയതെന്ന് അക്കാമ്മ ഓർത്തെടുക്കുന്നു. എന്നാൽ ആ സമയത്ത് തന്നെ ക്യാൻസറിന് മുന്നിൽ മുട്ടുമടക്കാനില്ലെന്ന് അക്കാമ്മ തീരുമാനിച്ചു. ആരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവജ്ഞാനം ഉള്ള ഒരാൾ എന്ന നിലയിൽ, ഇനി വരുന്ന ചികിത്സകളെ കുറിച്ച് അക്കാമ്മയ്ക്ക് അറിയാമായിരുന്നു. കൃത്യമായ ഒരു തീരുമാനം എടുക്കുന്നതിന് ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായമാണ് അക്കാമ്മ തേടിയത്. സ്വന്തം ആരോഗ്യം കൂടി കണക്കിലെടുത്തതുകൊണ്ട് റേഡിയേഷൻ ചെയ്യാൻ അക്കാമ്മ തീരുമാനിച്ചു. ഒടുവിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 35 റേഡിയേഷൻ സെഷനുകൾ സ്വീകരിച്ചു. നീണ്ട റേഡിയേഷൻ സെഷനുകൾക്ക് ശേഷം നടത്തിയ പെറ്റ് (PET) സ്കാനിൽ ഹാനികരമല്ലാത്ത ഫൈബ്രോയിഡുകൾ അല്ലാതെ ക്യാൻസർ സാന്നിധ്യം ഒന്നുമില്ലെന്ന് കണ്ടത്തി. ആറു മാസത്തിനു ശേഷം വീണ്ടും ഒരു പെറ്റ് സ്കാൻ എടുക്കുകയും അതിലൂടെ എല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ആരോഗ്യകാര്യങ്ങളിൽ അവബോധം ഉള്ള ഒരാളായതിനാൽ, എല്ലാ മൂന്ന് മാസം കൂടുമ്പോഴും, വജൈനൽ- റെക്ടൽ സ്കാനുകൾ അക്കാമ്മ ഇപ്പോഴും എടുക്കാറുണ്ട്. കോവിഡ് മഹാമാരി കാരണം അടുത്ത പെറ്റ് സ്കാൻ എടുക്കാൻ പതിവിലും വൈകിയിരുന്നു. വൈകിയതിനാലാകാം ഇത്തവണ അക്കാമ്മയ്ക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. എന്നാൽ ഈ ഏപ്രിലിൽ പെറ്റ് സ്കാൻ എടുക്കുകയും വീണ്ടും, അക്കാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ “ദൈവകൃപയാൽ എല്ലാം തൃപ്തികരമാണെന്ന്”, കണ്ടെത്തുകയും ചെയ്തു. ഇത്രയും പരീക്ഷണങ്ങളിലൂടെയും, വെല്ലുവിളികളിലൂടെയും കടന്നുപോയിട്ടും അക്കാമ്മയുടെ ശുഭാപ്തിവിശ്വാസത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. എന്നത്തേയും പോലെ ഉത്സാഹവതിയും, വാചാലയുമാണ് അക്കാമ്മ ഇപ്പോഴും. നിലവിൽ അസ്ഥിക്ഷയം മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ദീർഘദൂരയാത്രകൾ ചെയ്യാൻ അക്കാമ്മ ഇപ്പോഴും ഇഷ്ടപ്പെടുന്നു. അസാമാന്യ ധൈര്യശാലിയും, സ്ഥിരോത്സാഹിയുമായ ഒരു സ്ത്രീയെയാണ് നമുക്ക് ഇപ്പോഴും അക്കാമ്മയിൽ കാണുവാൻ സാധിക്കുക. അക്കാമ്മയെ സംബന്ധിച്ചടുത്തോളം, ”ക്യാൻസർ ഗുരുതരമായ ഒരു രോഗമാണ്, എന്നാൽ മറ്റേത് രോഗത്തെയും പോലെ, ക്യാൻസറിനും ചികിത്സയുണ്ട്. പ്രമേഹമോ, ഹൃദ്രോഗമോ പോലെ ജീവിതകാലം മുഴുവൻ ക്യാൻസർ നമ്മളെ ബുദ്ധിമുട്ടിക്കില്ല. ഒരു നിശ്ചിത കാലയളവിനുള്ളിൽ കൃത്യമായ ചികിത്സയിലൂടെ ഈ രോഗം പൂർണ്ണമായും ചികിത്സിച്ചു ബേധമാക്കാം.” എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ, സംശയങ്ങളോ ഉണ്ടെങ്കിൽ ഒരു കാരണവശാലും വെച്ചുകൊണ്ടിരിക്കരുതെന്നാണ് അക്കാമ്മയ്ക്ക് മറ്റുള്ളവരോട് പറയാനുള്ളത്. “സ്ത്രീകളും, പ്രായമായവരും അവരുടെ രോഗലക്ഷണങ്ങൾ അവഗണിക്കാനും, മറച്ചുവെയ്ക്കാനും സാധ്യതയുണ്ട്. ഗുണത്തേക്കാളേറെ ദോഷമാണ് ഇതുകൊണ്ട് ഉണ്ടാവുക. ക്യാൻസർ ഉണ്ടെന്ന് കരുതി ഒരു മോശക്കേടും വിചാരിക്കേണ്ട കാര്യമില്ല. തീരാവ്യാധികൾ നമ്മുടെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാകുമ്പോൾ, ക്യാൻസർ ചികിത്സയിലൂടെ ഒഴിഞ്ഞുപോകും. ഒരു ദിവസം ഞാൻ ക്യാൻസറിൽ നിന്ന് വിമുക്തനാകും എന്ന വിശ്വാസമാണ് രോഗികൾക്ക് എപ്പോഴും ഉണ്ടാകേണ്ടത്”, അക്കാമ്മ കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ രണ്ടുവർഷമായി അക്കാമ്മ ക്യാൻസർ അതിജീവിതയാണ്. അക്കാമ്മയ്ക്ക് ഇപ്പോൾ ക്യാൻസറിനെ തീരെ പേടിയില്ല. മനുഷ്യർ ക്യാൻസറിനെ അതിജീവിക്കുന്നത് പലതവണ അടുത്തുനിന്ന് കണ്ടിട്ടുള്ളയാളാണ് അക്കാമ്മ. അക്കാമ്മയുടെ സഹോദരിമാർ രണ്ടുപേരും ക്യാൻസറിനെ പൊരുതി തോൽപ്പിച്ചവരാണ്. തന്റെ സേവനകാലത്ത് അക്കാമ്മ കണ്ടുമുട്ടിയിട്ടുള്ള എണ്ണമറ്റ രോഗികളും ക്യാൻസറിനെ അതിജീവിച്ചവരിൽ ഉൾപ്പെടും. സമൂഹത്തിൽ ക്യാൻസർ അവബോധം വളർത്താനായി തന്റെ ക്യാൻസർ അതിജീവന പാഠം അക്കാമ്മ മറ്റുള്ളവരുമായി പങ്കിടാറുണ്ട്. പഴയ അതേ ചുറുചുറുക്കോടെ തന്നെയാണ് ഇപ്പോഴും എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അക്കാമ്മയുടെ പ്രസരിപ്പ് കെടുത്തികളയാൻ യാതൊന്നിനും സാധിക്കില്ല, ക്യാൻസറിന് പോലും. ഞങ്ങളുടെ സംരംഭത്തിലൂടെ നിങ്ങളുടെ കഥകൾ മറ്റുള്ളവരുമായി പങ്കിടാൻ, 8138860606 എന്ന നമ്പറിലേക്ക് ക്യാൻസ്പയർ വാട്ട്‌സ്ആപ്പ് ചെയ്യുക. നിങ്ങളുടെ കഥയും സന്ദേശവും നിലവിൽ ക്യാൻസറിനെതിരെ പോരാടുന്ന നിരവധി പേർക്ക് മികച്ച പിന്തുണ നൽകും. One Aster Personalized Medical Assistant for all your healthcare needs. Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.
“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. യൂഫ്രട്ടീസ് നദി ജീവന്റെ നിലനില്‍പ്പു തന്നെ ജലം ഉള്ളതിനാലാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവ ല്‍ക്കരണത്തിന് സായുധ രൂപം ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം. കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു. ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് ‍. ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ കാണുന്നത്. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി? വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങ ള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടി ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാ ക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ? “കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ - മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍ ആറുകളില്‍ കുടി വെള്ളം വിഷമായ് മാറുകയാം കെടു രാസ ജലത്താല്‍” കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്.
അമേരിക്കയിൽ വെച്ച് ഭർത്താവ് നെവിൻ മെറിനെ കുത്തിക്കൊല്ലുന്നതിന് നാല് ദിവസം മുമ്പ് മെറിനും നെവിനും തമ്മിൽ പിണങ്ങിയിരുന്നതായി അമ്മ. നെവിന്റെ നീചമായ പ്രവർത്തികൾ അസഹനീയമായതോടെയാണ് മകൾ പിണങ്ങിയതെന്നും അമ്മ മേഴ്‌സി പറഞ്ഞു. ജോലിക്കായുള്ള ഒരു ഫോൺ ഇന്റർവ്യൂ സമയത്ത് നിരന്തരം വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്ന നിവിനെ മെറിന് ബ്ലോക്ക് ചെയ്യേണ്ടിവന്നു. ഇതിൽ അരിശം പൂണ്ട നിവിൻ മെറിന്റെ ചില ഫോട്ടകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട വിഷമിച്ച മെറിൻ അമേരിക്കൻ സമയം പുലർച്ചെ മൂന്ന് മണിക്ക് പപ്പയെ വിളിക്കുകയും നിവിൻ തന്നെ നാണം കെടുത്തുന്ന ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പറയുകയും ചെയ്തു. നെവിന്റെ ഈ പ്രവൃത്തി മെറിനെ വല്ലാതെ വിഷമിപ്പിച്ചു. നിവിൻ മർദിച്ചതടക്കമുള്ള തെറ്റുകളെല്ലാം മെറിൻ പൊറുക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇതോടെ അവൾക്ക് നെവിനുമായി ഒന്നിച്ചുജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായി. നിവിനൊരിക്കലും നന്നാവില്ലെന്ന് മെറിൻ പറഞ്ഞിരുന്നു. അത്രമാത്രം നീചമായിരുന്നു അവന്റെ പ്രവൃത്തികൾ. പിറ്റേദിവസവും നെവിൻ മെറിന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഇരുവരും തമ്മിലുള്ള മെസേജുകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൂടാതെ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനും തുടങ്ങി. ഇതു കണ്ട മെറിൻ നെവിനെ വിളിച്ച് ഇത്രയുംനാൾ നിങ്ങൾ ചെയ്ത എല്ലാ പ്രവർത്തികളും താൻ ക്ഷമിച്ചിരുന്നുവെന്നും താൻ നാറാൻ തയ്യാറായെന്നും ഇനി നിനക്ക് എന്തുവേണെമെങ്കിലും ചെയ്യാമെന്നും നമ്മൾ തമ്മിൽ ഒരിക്കലും ഒത്തുപോകില്ലെന്ന് പറയുകയും ചെയ്തു. തുടർന്ന് മെറിൻ നെവിനെതിരെ പോലീസിൽ കേസ് കൊടുക്കുകയും ചെയ്തു. അമ്മ പറഞ്ഞു. ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നെവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ നെവിൻ കാർ കയറ്റിയിറക്കുകയും ചെയ്തു. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ നെവിൻ കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതിയ്‌ക്കെതിരെ മോശം പരാമർശം ഉന്നയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി അഭിഭാഷകൻ ധനിലാണ് ഹർജിയുമായി എ.ജിയ്ക്ക് അപേക്ഷ ... വിചാരണക്കോടതി നാടകം കളിക്കുകയാണ്; നടിയെ ആക്രമിച്ച കേസിൽ വിധി എഴുതി കഴിഞ്ഞു; ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമെന്ന് ഭാഗ്യലക്ഷ്മി കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ കോടതി നാടകം കളിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. വിധി എഴുതിവെച്ച് കഴിഞ്ഞുവെന്നും അത് ... യുട്യൂബറെ മർദ്ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു കൊച്ചി: ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ ... ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി ... ജാമ്യം നൽകണം, ഏതു നിബന്ധന വേണമെങ്കിലും അനുസരിക്കാമെന്ന് ഭാഗ്യലക്ഷ്മി ഹൈക്കോടതിയിൽ: ഹർജി വിധി പറയാനായി മാറ്റിവെച്ചു കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടു. ജാമ്യം അനുവദിക്കണമെന്നും ഏതു നിബന്ധന ...
പെറുവിലെ കാജമാർക്കയിൽ, ജൈവ സഹകരണ സ്ഥാപനമായ സോൾ വൈ കഫേ അസാധാരണമായ സ്പെഷ്യാലിറ്റി കോഫി വളർത്തുന്നു. ശരാശരി 20 ഹെക്ടർ കൃഷിയിടമുള്ളതിനാൽ കർഷകർ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. പ്രത്യേക കോഫി വിപണി. ഉൽപ്പാദനക്ഷമത, ഉൽപ്പാദനം, ലാഭക്ഷമത, ഗുണനിലവാരം എന്നിവ വർദ്ധിപ്പിച്ച് അവരുടെ അംഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അവർ ലക്ഷ്യമിടുന്നു. സ്വന്തം കാപ്പി പ്രോസസ്സ് ചെയ്യുന്നതിനുപകരം, സോൾ വൈ കഫേ അതിന്റെ ചെറികൾ ഒരു പ്രാദേശിക വെറ്റ് മില്ലിലേക്ക് അയയ്ക്കുന്നു. ആദ്യം, ചെറികളിൽ നിന്ന് പഴങ്ങൾ നീക്കം ചെയ്യും, തുടർന്ന് അത് തരംതിരിച്ച് കഴുകിയ കാപ്പിയിൽ സംസ്കരിക്കും. പഴത്തിന്റെ പുറം പാളി നീക്കം ചെയ്ത ശേഷം, കാപ്പി പുളിപ്പിച്ച ശേഷം കഴുകി ഉണക്കുക. ഡികാഫ് കോഫിക്കും നല്ല രുചിയുണ്ടാകും മികച്ച രുചിയുള്ള ഓർഗാനിക് ഡികാഫ് കോഫി കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഫാമുകളിലോ സഹകരണ സ്ഥാപനങ്ങളിലോ കണ്ടെത്താനാകാത്ത ഗുണനിലവാരമില്ലാത്ത കാപ്പി ഉപയോഗിച്ചാണ് പലപ്പോഴും ഇവ ഉത്പാദിപ്പിക്കുന്നത്. ഞങ്ങളുടെ ഡികാഫ് കോഫിയുടെ കൂടെയല്ല. ഹോർഷാം കോഫി റോസ്റ്ററാണ് സോൾ വൈ കഫേ നിങ്ങൾക്കായി കൊണ്ടുവരുന്നത് സ്വിസ് വാട്ടർ ഡികാഫ് പ്രോസസ് ഉപയോഗിച്ച് ഇത് ഡികാഫിലേക്ക് പ്രോസസ്സ് ചെയ്തു. ഡീകഫീനേഷനായുള്ള സ്വിസ് ജലപ്രക്രിയ 1930-കളിൽ സ്വിറ്റ്‌സർലൻഡിലെ ഷാഫ്‌ഹൗസനിൽ കണ്ടെത്തിയ സ്വിസ് വാട്ടർ പ്രോസസ് ഒരു ജൈവ, രാസ-സ്വതന്ത്ര ഡീകഫീനേഷൻ രീതിയാണ്, അത് കഴിയുന്നത്ര സ്വാദും സംരക്ഷിക്കുന്നു. കാപ്പിയിൽ നിന്ന് 99.9% കഫീൻ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ, കാപ്പി ഉണക്കി ബാഗിലാക്കി ഉപഭോക്താവിന് അയയ്‌ക്കാൻ തയ്യാറാണ്. ഓർഗാനിക് സർട്ടിഫിക്കേഷൻ ഉൾപ്പെടെ കോഫി സർട്ടിഫിക്കേഷനുകൾ കേടുകൂടാതെയിരിക്കുമെന്ന് സ്വിസ് വാട്ടറിന്റെ പ്രക്രിയ ഉറപ്പുനൽകുന്നു. രാസ ലായക പ്രക്രിയകൾക്ക് ആ ഉറപ്പ് നൽകാൻ കഴിയില്ല. സൺ ആൻഡ് കോഫി ഡികാഫ് ചുവന്ന സരസഫലങ്ങൾ ഉൾപ്പെടുന്ന സമ്പന്നമായ ചോക്ലേറ്റ്, അണ്ടിപ്പരിപ്പ്, പഴം കുറിപ്പുകൾ എന്നിവയുടെ ഒരു ഫ്ലേവർ പ്രൊഫൈൽ ഉള്ള ഈ കോഫിക്ക് ധാരാളം ശരീരമുണ്ട്. ഇടത്തരം റോസ്റ്റുകൾ ആസ്വദിക്കുന്ന കോഫി പ്രേമികൾ തീർച്ചയായും ഇത് ആസ്വദിക്കും, ഇത് എല്ലാ ബ്രൂവിംഗ് രീതികൾക്കും അനുയോജ്യമാണ്. അത് ഡികാഫ് ആണെന്ന് നിങ്ങൾ ഒരിക്കലും അറിയുകയില്ല. “സ്വാദും മികച്ചതും പൂർണതയിലേക്ക് വറുത്തതുമാണ്.” – ഉപഭോക്തൃ അവലോകനം, മാർച്ച് 2022. ഹോർഷാം കോഫി റോസ്റ്ററിൽ നിന്നുള്ള പുതിയ റിപ്പോർട്ട് ഹോർഷാം കോഫി റോസ്റ്റർ ഞങ്ങളുടെ സ്ഥിരം റോസ്റ്ററുകളിൽ ഒന്നാണ്, അവിടെയുള്ള ചില മികച്ച കോഫി ഉറവിടങ്ങൾ മാത്രമല്ല, കാപ്പിയുടെ ഉത്ഭവത്തെ വിലമതിക്കുകയും ചെയ്യുന്നു. 2012 ൽ സസെക്സിൽ സ്ഥാപിതമായ അവർ ഹോർഷാം ഫുഡ് മാർക്കറ്റിലെ ഒരു സ്റ്റാളിൽ നിന്ന് കാപ്പി വിൽക്കാൻ തുടങ്ങി. കമ്പനി ഇന്നത്തെ നിലയിലേക്ക് മാറിയതിന് വിപണിയിലെ അവരുടെ അനുഭവം വിലമതിക്കാനാവാത്തതാണ്. വിപണി വിട്ടതിനുശേഷം, ടീമിന് സോഴ്‌സിംഗിലും മൊത്തവ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ വറുത്ത ശേഷി വർദ്ധിപ്പിക്കാനും കഴിഞ്ഞു. അവർ സംഭരിക്കുന്ന കോഫികൾ അവരുടെ സ്വന്തം കപ്പിംഗ്, ഗുണനിലവാര നിയന്ത്രണ നടപടിക്രമങ്ങൾക്ക് വിധേയമായ സ്പെഷ്യാലിറ്റി കോഫികളാണ്. കാപ്പിയുടെ ഗുണനിലവാരത്തോടുള്ള അവരുടെ അഭിനിവേശമാണ് അവർ വാങ്ങുന്ന ഗ്രീൻ കോഫി മുതൽ അവസാന കപ്പ് വരെ കൊണ്ടുപോകുന്നത്. ഹോർഷാമിന്റെ നൈതിക സമീപനം വർഷങ്ങളായി അവരുടെ വികസനം അറിയിച്ച തത്വശാസ്ത്രത്തോടൊപ്പം, കർഷകരുമായും ഉൽപ്പാദകരുമായും ഇറക്കുമതി പങ്കാളികളുമായും നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലാണ് ഹോർഷാമിന്റെ പ്രധാന ശ്രദ്ധ. സ്പെഷ്യാലിറ്റി ഗ്രേഡ് കോഫികൾ ഉൽപ്പാദിപ്പിക്കുന്നതിന് സമർപ്പിതരായ കർഷകരുമായും സഹകരണ സംഘങ്ങളുമായും ഹോർഷാമിനെ പൊരുത്തപ്പെടുത്തുന്നതിന് നന്നായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഇറക്കുമതി പങ്കാളി അത്യന്താപേക്ഷിതമാണ്. ധാർമ്മികമായി വ്യാപാരം ചെയ്യുന്ന കോഫികൾ അവയുടെ ഉത്ഭവം പൂർണ്ണമായി കണ്ടെത്തുന്നതിന് അവർ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, കാപ്പിയുടെ സാമ്പത്തിക പാതയുടെ സുതാര്യത ഉറപ്പാക്കാൻ അവർ കഠിനാധ്വാനം ചെയ്യുന്നു, അതിനാൽ ഓരോ കർഷകനും തങ്ങൾ ഉത്പാദിപ്പിക്കുന്ന മികച്ച കാപ്പിക്ക് നല്ല പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് അവർക്കും അവരുടെ ഉപഭോക്താക്കൾക്കും വിശ്രമിക്കാം. 2022 ഫെബ്രുവരിയിൽ അവർ പൂർണ്ണമായി നിർമ്മിച്ചു സുതാര്യത റിപ്പോർട്ട്. ഞങ്ങൾ എല്ലാ മാസവും പുതിയ കാപ്പി കുടിക്കുകയും ഞങ്ങളുടെ എല്ലാ റോസ്റ്ററുകളുമായും ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ വിശദാംശങ്ങൾക്കും സോൾ വൈ കഫേ പോലെയുള്ള വിഭവസമൃദ്ധവും രുചികരവുമായ കോഫികൾ അനുഭവിക്കാൻ നിങ്ങളുടെ ആദ്യ ബോക്‌സ് എങ്ങനെ ലഭിക്കുമെന്ന് കണ്ടെത്താനും.
സ്മാർട്ട് ടി.വികൾ ഇന്ന് വീടുകളിലെ ഒരംഗമാണ്. ചാനൽ കാണാൻ മാത്രമുള്ളതാണ് ടി.വിയെന്ന് ഇക്കാലത്ത് കൊച്ചുകുഞ്ഞുങ ്ങൾപോലും പറയില്ല. ഇൻറർനെറ്റ് കണക്ടിവിറ്റി കൂടിയുള്ളതിനാൽ ചാനൽ കാഴ്​ചയും നെറ്റിൽപരതലും ഒപ്പം നടക്കും. വിഡിയേ ായും ഒാഡിയോയും ഫോണിൽനിന്ന് ടി.വിയിലേക്ക് കൈമാറി കാണുകയുമാവാം. അരലക്ഷത്തിലധികം രൂപ വേണ്ടിയിരുന്ന സ്മാർട്ട് ടി.വിക്ക് പതിനായിരത്തിനടുത്ത് നൽകിയാൽ മതി. ഷവോമി, ടി.സി.എൽ, ഫ്ലിപ്കാർട്ടി​െൻറ മാർക്യു (MarQ ) എന്നിവയുടെ ആൻഡ്രോയി ഡ് ടി.വികളിൽ ​േഡറ്റ സേവർ സൗകര്യവുമുണ്ട്. പഴയതി​െൻറ മൂന്നുമടങ്ങ് ഉപയോഗിച്ചാലും അതേ ​േഡറ്റ തന്നെ മതി. വിപണി ഗവേഷണ സ്ഥാപനമായ െഎ.ഡി.സിയുടെ കണക്കനുസരിച്ച് ഇൗവർഷം ആദ്യപാദം സ്മാർട്ട് ടി.വി വിൽപന 43 ശതമാനമായി ഉയർന്നു. കഴിഞ്ഞവർഷം ഇതേപാദം 18 ശതമാനമായിരുന്നു. 39 ശതമാനം വിപണി വിഹിതമുള്ള ഷവോമിയാണ് സ്മാർട്ട് ടി.വി വിൽപനയിലും മുന്നിൽ. എൽ.ജി, സോണി, സാംസങ് എന്നിവയുടെ മൊത്തം വിൽപന ഇത്രയേ വരൂ. ചൈനീസ് കമ്പനി വൺപ്ലസി​െൻറ ഫോൺ വഴി നിയന്ത്രിക്കാവുന്ന വൺപ്ലസ് ടി.വി സെപ്റ്റംബർ 26ന് എത്തും. 55 ഇഞ്ച് ഫോർകെ ക്യൂ.എൽ.ഇ.ഡി ഡിസ്പ്ലേ, ഡോൾബി വിഷൻ പിന്തുണ, ആൻഡ്രോയിഡ് ടി.വി ഒ.എസ് അടിസ്ഥാനമായ സ്വന്തം ഒ.എസ്, ഡോൾബി അറ്റ്മോസ് സൗണ്ടുള്ള 50 വാട്ടി​െൻറ എട്ട് സ്പീക്കറുകൾ, എന്നിവയുണ്ടാവും. മോട്ടറോള ടി.വി ലെനോവോയുടെ കീഴിലുള്ള മോട്ടറോളയും ആൻഡ്രോയിഡ് സ്മാർട്ട് ടി.വിയുമായി ഒരുകൈനോക്കാനിറങ്ങി. സ്മാർട്ട് ടി.വികൾക്കായുള്ള ഗൂഗിളി​െൻറ ഒാപറേറ്റിങ് സിസ്​റ്റം ആൻഡ്രോയിഡ് ടി.വി 9.0 പൈ ആണ് കരുത്തേകുന്നത്. ഫ്ലിപ്കാർട്ട് വഴി സെപ്റ്റംബർ 29ന് വിൽപന തുടങ്ങും. കൂടിയ മോഡലിൽ മുന്നിൽ ടി.വി സ്ക്രീനിന് അടിയിലെ സൗണ്ട്ബാർ മാതൃകയിലുള്ള 30 വാട്ട് സ്പീക്കറാണ് ആകർഷണം. 78 ഡിഗ്രി വൈഡ് വ്യൂവിങ് ആംഗിൾ, ക്രോംകാസ്​റ്റ്​, ഗൂഗ്​ൾ പ്ലേസ്​റ്റോർ, െനറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ പിന്തുണ എന്നിവയുണ്ട്. ഗൂഗ്​ൾ പ്ലേസ്​റ്റോറിൽനിന്ന് ഗെയിം നേരിട്ട് ഇൻസ്​റ്റാൾ ചെയ്യാൻ കഴിയും. വയർലസ് ഗെയിമിങ് കൺട്രോളറുമുണ്ട്. 13,999 രൂപയുടെ 32 ഇഞ്ച് ടി.വിയിൽ എച്ച്.ഡി െഎ.പി.എസ് എൽ.സി.ഡി സ്ക്രീനും 24,999 രൂപയുടെ 43 ഇഞ്ച് ടി.വിയിൽ ഫുൾ എച്ച്.ഡി െഎ.പി.എസ് എൽ.സി.ഡി സ്ക്രീനുമാണ്. ഡോൾബി ഒാഡിയോ പിന്തുണയുള്ള 20 വാട്ട് സ്പീക്കർ, നാലുകോർ പ്രോസസർ, മാലി 470 എംപി3 ഗ്രാഫിക്സ് പ്രോസസർ, ഒരു ജി.ബി റാം, എട്ട് ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവ രണ്ടിലുമുണ്ട്. 29,999 രൂപയുടെ 43 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വിയിൽ ഫോർകെ െഎ.പി.എസ് എൽ.സി.ഡി സ്ക്രീൻ, ഡോൾബി വിഷൻ, എച്ച്.ഡി.ആർ 10, 20 വാട്ട് സ്പീക്കർ എന്നിവയുണ്ട്. 33,999 രൂപയുടെ 50 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വി, 39,999 രൂപയുടെ 55 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വി, 64,999 രൂപയുടെ 65 ഇഞ്ച് അൾട്രാ എച്ച്.ഡി ടി.വി എന്നിവയുമുണ്ട്​. എം.െഎ ടി.വി 4 എക്സ് എം.െഎ ടി.വിയുടെ പുതിയ 4 എക്സ് നിരയുമായാണ് എതിരാളികളെ ഷവോമി വെല്ലുവിളിക്കുന്നത്. ​േഡറ്റ സേവർ സൗകര്യമാണ് ആകർഷണം. ഫ്ലിപ്കാർട്ടിലും എം.െഎ ഡോട്ട് കോമിലും സെപ്റ്റംബർ 29ന് വിൽപന തുടങ്ങും. എന്നാൽ, എം.െഎ ടി.വി 4 എക്സ് 50 ഇഞ്ചി​െൻറ വിൽപന ആമസോണിലും എം.െഎ ഡോട്ട് കോമിലുമാണ്. എം.െഎ ടി.വി 4 എക്സ് 65 ഇഞ്ചിന് 54,999 രൂപയാണ് വില. ഫോർകെ അൾട്രാ ഹൈ എച്ച്.ഡി 10 ബിറ്റ് അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേ, എച്ച്.ഡി.ആർ 10, നാലുകോർ കോർട്ടക്സ് എ 55 പ്രോസസർ, രണ്ട് ജി.ബി റാം, 16 ജി.ബി ഇ​േൻറണൽ മെമ്മറി, 20 വാട്ട് ഒാഡിയോ, ഡി.ടി.എസ്-എച്ച്ഡി, ഡോൾബി ഒാഡിയോ, ബ്ലൂടൂത്ത് 5.0, ആൻഡ്രോയിഡ് 9.0 പൈ അടിസ്ഥാനമായ പാച്ച്വാൾ ഒ.എസ് എന്നിവയുണ്ട്. എം.െഎ ടി.വി 4 എക്സ് 43 ഇഞ്ചിന് 24,999 രൂപയും എം.െഎ ടി.വി 4 എക്സ് 50 ഇഞ്ചിന് 29,999 രൂപയുമാണ് വില. രണ്ടിലും ഫോർ.കെ എച്ച്.ഡി.ആർ 10 ബിറ്റ് ഡിസ്പ്ലേ, 20 വാട്ട് സ്പീക്കർ, പാച്ച്വാൾ 2.0 ഒ.എസ്, ഡോൾബി ഒാഡിയോ, ഡി.ടി.എസ് -എച്ച്ഡി പിന്തുണ എന്നിവയുണ്ട്. എം.െഎ ടി.വി 4 എ 40 ഇഞ്ചിന് 17, 999 രൂപയാണ് വില. ഫുൾ എച്ച്.ഡി ഡിസ്പ്ലേ, 20 വാട്ട് സ്പീക്കർ, ഡി.ടി.എസ്-എച്ച്ഡി, പാച്ച്വാൾ 2.0 ഒ.എസ്, ഗൂഗിൾ അസിസ്​റ്റൻറ് പിന്തുണ എന്നിവയുണ്ട്.
HDPE മെംബ്രൺ മെറ്റീരിയൽ നിർമ്മാണത്തിന് മുമ്പ് എല്ലാ സൂചകങ്ങളും ഡിസൈൻ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക കോമ്പോസിറ്റ് ജിയോമെംബ്രേണിന് സമാനതകളില്ലാത്ത ആന്റി സീപേജ് ഇഫക്റ്റ് ഉണ്ട് ജിയോമെംബ്രെൻ വിള്ളലിന്റെ ആഘാതം 1. ഫിലിം ട്രാൻസ്മിഷനിൽ നിന്ന് എന്തെങ്കിലും സ്വാധീനമുണ്ടോ?ഫിലിം സ്ഥാപിച്ചതിന് ശേഷം, ചിത്രത്തിന് മുമ്പുള്ള നുഴഞ്ഞുകയറ്റ രേഖ ചെറുതായി ഉയരുന്നു, അതേസമയം ചിത്രത്തിന് ശേഷമുള്ള നുഴഞ്ഞുകയറ്റ രേഖ ഗണ്യമായി കുറയുന്നു.അതേ സമയം, ഫിലിമിന്റെ അടിയിൽ സ്ഥിരമായ ജലത്തിന്റെ തലക്കെട്ട് ഇടതൂർന്നതായി മാറുന്നു, കൂടാതെ ഫിലിമിന് പിന്നിലെ ജലത്തിന്റെ തല കുത്തനെ കുറയുന്നു.ഹൈഡ്രോളിക് ഗ്രേഡിയന്റുകളുടെ വിതരണവും ഗണ്യമായി മാറി.ഫിലിം ഇടുന്നതിന് മുമ്പ്, മണൽ കലർന്ന പശിമരാശി മണ്ണും കളിമൺ പാളിയും ചേരുന്ന ഭാഗത്ത് ഒരു നേർത്ത ഉയർന്ന ഹൈഡ്രോളിക് ഗ്രേഡിയന്റ് ഏരിയയുണ്ട്, എന്നാൽ ഫിലിം ഇട്ടതിനുശേഷം, ഡൈക്കിലെ ഹൈഡ്രോളിക് ഗ്രേഡിയന്റ് ചെറുതായിത്തീരുന്നു, അതേസമയം ഹൈഡ്രോളിക് ഗ്രേഡിയന്റ് താഴെയായി മാറുന്നു. ഫിലിം ഗണ്യമായി വർദ്ധിക്കുന്നു, ഫിലിമിന്റെ അസ്തിത്വം കാരണം ജലപ്രവാഹം മാറിയെന്ന് സൂചിപ്പിക്കുന്നു, ഒഴുക്ക് പാതയിൽ, സ്തരത്തിന്റെ അടിയിൽ നിന്ന് സീപേജ് കേന്ദ്രീകരിച്ചിരിക്കുന്നു, അതായത്, ആന്റി-സീപേജ് മെംബ്രണിന് കാര്യമായ ആന്റി-സീപേജ് ഇഫക്റ്റ് ഉണ്ട്.ടെക്‌സ്‌ചർ ചെയ്‌ത ജിയോമെംബ്രെൻ ഫാക്ടറി വിലയുടെ ചുവടെയുള്ള ഒരു ചെറിയ പ്രദേശം ഒഴികെ, മറ്റ് പ്രദേശങ്ങളിലെ ഹൈഡ്രോളിക് ഗ്രേഡിയന്റുകളെല്ലാം അനുവദനീയമായ ഹൈഡ്രോളിക് ഗ്രേഡിയന്റ് പരിധിക്കുള്ളിലാണ്, കൂടാതെ മെംബ്രണിന്റെ അടിഭാഗം മുഴുവൻ പ്രോജക്റ്റിന്റെയും താഴത്തെ പാളിയിലാണ്, ഒരു ചെറിയ ശ്രേണിയിൽ. കൂടാതെ ഓസ്മോട്ടിക് കേടുപാടുകൾ സംഭവിക്കില്ല. 2. ഫിലിം കനത്തിന്റെ സ്വാധീനം.മെംബ്രണിന്റെ അടിഭാഗം കളിമൺ പാളിയിൽ നിന്ന് 0.5 മീറ്റർ അകലെ ആയിരിക്കുമ്പോൾ, മെംബ്രണിന്റെ അടിയിൽ തിരുകിയിരിക്കുന്ന കളിമൺ പാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ, മെംബ്രണിന് ശേഷമുള്ള നനവ് രേഖ വർദ്ധിക്കുന്നു, ജലത്തിന്റെ തല ഗണ്യമായി വർദ്ധിക്കുന്നു, കൂടാതെ ജലത്തിന്റെ തലക്കെട്ട് അടിയിൽ മെംബ്രൺ വിരളമായി മാറുന്നു, ഇത് ലംബമായ ആന്റി-സീപേജ് മെംബ്രണിന്റെ ആന്റി-സീപേജ് ഇഫക്റ്റിനെ സൂചിപ്പിക്കുന്നു.കളിമണ്ണ് പാളി പോലെയുള്ള പ്രകൃതിദത്തമായ ആന്റി-സീപേജ് പാളി പ്രാദേശികമായി നിലനിൽക്കുമ്പോൾ, സ്തരത്തിന്റെ അടിയിൽ കളിമൺ പാളി തിരുകുന്നുണ്ടോ എന്നത് മെംബ്രണിന്റെ ആന്റി-സീപേജ് ഇഫക്റ്റിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് കാണാൻ കഴിയും.മെംബ്രണിന്റെ അടിയിൽ കളിമൺ പാളി ചേർക്കുമ്പോൾ, ഒരു അടഞ്ഞ അപ്രസക്തമായ തടസ്സം രൂപം കൊള്ളുന്നു.മെംബ്രണിന്റെ അടിയിൽ കളിമൺ പാളി ചേർക്കാത്തതുമായി താരതമ്യപ്പെടുത്തുമ്പോൾ, ആന്റി-സീപേജ് പ്രഭാവം ഗണ്യമായി മെച്ചപ്പെടുന്നു.മെംബ്രണിന്റെ അടിയിൽ കളിമൺ പാളി ചേർക്കാത്തപ്പോൾ, ഇംപെർമെബിൾ മെംബ്രണിനും കളിമൺ പാളിക്കും ഇടയിൽ ഒരു നേർത്ത പെർമിബിൾ പാളി ഉണ്ട്.ചുറ്റുപാടിലേക്ക് വെള്ളം ഒഴുകുമ്പോൾ, താരതമ്യേന ശക്തമായ സീപേജ് ചാനൽ രൂപപ്പെടുന്നു.സ്തരത്തിന്റെ അടിഭാഗം കളിമൺ പാളിയിൽ നിന്ന് വളരെ അകലെയാകുമ്പോൾ, പെർമിബിൾ പാളിയുടെ കനം വർദ്ധിക്കുന്നു, നുഴഞ്ഞുകയറ്റ പ്രഭാവം വർദ്ധിക്കുന്നു, ആന്റി-സീപേജ് മെംബ്രണിന്റെ ആന്റി-സീപേജ് പ്രഭാവം ദുർബലമാകുന്നു. അപ്രസക്തമായ മെംബ്രണിന്റെ അടിഭാഗം കളിമൺ പാളിയിൽ സ്ഥാപിക്കാത്തപ്പോൾ, മൊത്തത്തിലുള്ള ടെക്സ്ചർ ചെയ്ത ജിയോമെംബ്രണിന്റെ അടിഭാഗത്ത് ഹൈഡ്രോളിക് ഗ്രേഡിയന്റ് വർദ്ധിക്കുന്നു, പക്ഷേ കളിമൺ പാളിയിൽ കുറയുന്നു.മെംബ്രണില്ലാത്ത സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, മെംബ്രണിന്റെ അടിയിലുള്ള കളിമൺ പാളിയുടെ ഹൈഡ്രോളിക് ഗ്രേഡിയന്റ് വർദ്ധിക്കുകയും മെംബ്രണിന് പിന്നിലെ കളിമൺ പാളിയുടെ ഹൈഡ്രോളിക് ഗ്രേഡിയന്റ് കുറയുകയും ചെയ്യുന്നു, ഇത് ജലപ്രവാഹം സ്തരത്തിന് മുന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു, കൂടാതെ നീരൊഴുക്ക് പാതയുടെ മാറ്റം കാരണം, മെംബ്രണിന് പിന്നിൽ കൂടുതൽ വെള്ളം ഒഴുകുന്നു.മുകളിലേക്കുള്ള ചലനം മണ്ണിന്റെ പാളിയുടെ അതിർത്തിയിൽ ചോർച്ചയുടെ സാന്ദ്രത കുറയ്ക്കുന്നു, ഇത് ഇപ്പോഴും കായലിലെ സ്രവത്തിന്റെ സ്ഥിരതയ്ക്ക് അനുകൂലമാണ്.കൂടാതെ, ഓരോ പാളിയുടെയും ഹൈഡ്രോളിക് ഗ്രേഡിയന്റ് (മെംബ്രണിന്റെ അടിയിലുള്ള ഒരു ചെറിയ ഭാഗം ഒഴികെ) അനുവദനീയമായ ഹൈഡ്രോളിക് ഗ്രേഡിയന്റിനേക്കാൾ ചെറുതാണ്, അതിനാൽ മെംബ്രണിന്റെ അടിഭാഗം കളിമൺ പാളി കൊണ്ട് മൂടിയില്ലെങ്കിൽ, നുഴഞ്ഞുകയറ്റ പരാജയം സാധാരണയായി സംഭവിക്കും. സംഭവിക്കുന്നില്ല, പക്ഷേ ലംബമായ മെംബ്രണിന്റെ ആന്റി-സീപേജ് പ്രഭാവം വ്യക്തമായ കുറവായിരിക്കും. 3. മെംബ്രൺ വിള്ളലിന്റെ പ്രഭാവം.മെംബ്രൺ നശിപ്പിക്കപ്പെടുമ്പോൾ, പുതിയ സീപേജ് ചാനലുകൾ സൃഷ്ടിക്കപ്പെടും, ഇത് സീപേജ് ഫീൽഡിന്റെ പുനർവിതരണത്തിന് കാരണമാകും.മെംബ്രണിന് പിന്നിലെ നുഴഞ്ഞുകയറ്റ രേഖ ഗണ്യമായി വർദ്ധിച്ചു, കൂടാതെ ജലത്തിന്റെ തലയും വളരെയധികം വർദ്ധിച്ചു, പ്രത്യേകിച്ച് കേടുപാടുകൾ സംഭവിച്ച സ്ഥലത്ത്.ലംബമായ ആന്റി-സീപേജ് മെംബ്രണിന്റെ ആന്റി-സീപേജ് പ്രഭാവം വ്യക്തമായി കുറയുന്നു.LDPE ജിയോമെംബ്രെൻ നിർമ്മാതാക്കൾ നിർമ്മിക്കുന്ന മെംബ്രണിന് മുമ്പും ശേഷവും ഹൈഡ്രോളിക് ഗ്രേഡിയന്റ് പൊട്ടുന്നു, മറ്റ് പ്രദേശങ്ങളിലെ ഹൈഡ്രോളിക് ഗ്രേഡിയന്റ് കുറയുന്നു, ഇത് മെംബ്രണിലൂടെയുള്ള ജലപ്രവാഹം തകരാറിലാണെന്ന് സൂചിപ്പിക്കുന്നു, എന്നാൽ ഓസ്മോട്ടിക് സാന്ദ്രത മൂലമുണ്ടാകുന്ന ഗ്രേഡിയന്റ് വർദ്ധിക്കുന്നു. ചെറിയ സ്വാധീനം.ഡൈക്ക് ഒരു നീണ്ട സീപേജ് ചാനൽ നൽകുമ്പോൾ, അത് ഡൈക്കിന്റെ സ്ഥിരതയെ ബാധിക്കില്ല.കൂടാതെ, മറ്റ് പാളികളുടെ ഹൈഡ്രോളിക് ഗ്രേഡിയന്റ് കുറയുന്നു, ഇത് അനുവദനീയമായ ഹൈഡ്രോളിക് ഗ്രേഡിയന്റിനേക്കാൾ ചെറുതാണ്, അതിനാൽ മെംബ്രൺ നശിപ്പിക്കപ്പെടുമ്പോൾ, ഓസ്മോട്ടിക് പരാജയം സംഭവിക്കില്ല.
തൃശൂർ: തൃശൂർ പൂരത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എസ് സുനിൽകുമാർ. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സർക്കാരിന് ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയിൽ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാൽ സർക്കാർ എതിർക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാൽ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി സുനിൽകുമാർ മുന്നറിയിപ്പ് നൽകി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃശൂർ കളക്ടർ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം നൽകിയ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെ പതിമൂന്ന് പേരെ കൊലപ്പെടുത്തുകയും ,രണ്ടു ആനകളെ കുത്തികൊല്ലുകയും ചെയ്തിട്ടുള്ള ആനക്ക് കാഴ്ച ഇല്ലാതാവും ചെയ്ത സാഹചര്യത്തിൽ സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടർ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയിൽ ആന ഒരിക്കൽ പോലും ആക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിൻബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് ഒരു ഡോക്ടർമാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം. അതേസമയം, തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു.
ഒരു കർമ്മം ആരംഭിക്കുന്നതിനു മുമ്പ് അതിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളുടെയും ഗുണദോഷവിചിന്തനം ചെയ്യേണ്ടതാണ്. ഇത് പരിഗണിച്ചശേഷം മാത്രമേ ഒരു പ്രവൃത്തിയിൽ ഏർപ്പെടാവൂ. പെട്ടെന്നുള്ള ആവേശത്തിൽ കർമം ചെയ്യരുത്. ഒരു കർമ്മത്തിന്റെ എല്ലാ വശങ്ങളും, തന്‍റെ കഴിവ്, കർമത്തിന്‍റെ സ്വഭാവം, അതിന്‍റെ ഫലങ്ങൾ എന്നിവയൊക്കെ ചിന്തിച്ചശേഷം ഒരാൾ ആ കർമ്മത്തെ ചെയ്യുകയോ അതിനെ ചെയ്യാതിരിക്കുകയോ ആകാം. രാജ്യത്തിന്‍റെ സ്ഥിതി, വളർച്ച, ക്ഷയം എന്നിവയുടെയും ഖജനാവ്, ജനപദം, ശിക്ഷാക്രമം എന്നിവയുടെയും അളവ് അറിയാത്ത രാജാവിൻ തന്‍റെ രാജ്യം നിലനിർത്തുവാൻ സാധിക്കുകയില്ല. എന്നാൽ, യാതൊരുവൻ മേൽപറഞ്ഞ പ്രമാണങ്ങളെ (അളവുകളെ) ശരിയായി അറിയുന്നുവോ, ധർമ്മത്തെയും അർഥത്തെയും അറിയുന്ന അയാൾ രാജ്യം നേടുന്നു (നിലനിർത്തുന്നു).
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
‘ഞാൻ ഓണാട്ടുകരക്കാരനാണ്. എനിക്കൊരു ബൗദ്ധപാരമ്പര്യമുണ്ട്. ഗൗതമബുദ്ധൻ പറയുന്നു, ഹിംസ പാടില്ല. സകലതിനോടും കരുണയുണ്ടാകണം. എനിക്കും അറിയാം പഞ്ചശീലങ്ങൾ. പക്ഷേ അതൊന്നും ജീവിതത്തിൽ പാലിച്ചിട്ടില്ല, ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളും പാലിച്ചിട്ടില്ല. എന്റെ പുസ്‌തകങ്ങൾ വായിച്ചിട്ടുള്ളവർക്കു മനസിലാകും, എന്നിലെ നിഷേധിയെ, റെബലിനെ. അങ്ങനെയൊന്നും മെരുങ്ങില്ല ഞാൻ.’ നരേന്ദപ്രസാദ് കൈകൾ വൃത്തത്തിൽ കൂട്ടിത്തിരുമ്മി, ഒന്നു ചിരിച്ചു, പ്രേക്ഷകരുടെയുള്ളിൽ ഭീതിയുടെ കനലുകൾ കോരിയിടുന്ന കൊലച്ചിരി. അതിനെപ്പറ്റിയായി പിന്നത്തെ ചോദ്യം. ‘വില്യം ജെയിംസ് പറഞ്ഞതുപോലെ എന്റെ ചിരി എന്റെ വ്യക്തിത്വമാണ്. അതിൽ ഒരു വന്യത കാണുന്നില്ലേ ? ഉള്ളിൽ ഒളിച്ചുകഴിയുന്ന ഹിംസ്രമൃഗങ്ങളുടെ സാന്നിധ്യം ഫീൽ ചെയ്യുന്നില്ലേ ?’ പ്രസാദ് സാർ പെട്ടെന്നു ഗൗരവക്കാരനായി. ലാഘവത്വം കൊണ്ടുവരാൻ ഞാൻ വിഷയം മാറ്റിപ്പിടിച്ചു. ‘സാറിനെ കോട്ടയം നസീർ അതേപടി അനുകരിക്കുന്നുണ്ടല്ലോ ?’ ‘അവൻ അനുകരിക്കട്ടെ, ജനങ്ങൾ രസിക്കട്ടെ. കലതന്നെ അനുകരണമല്ലേ ? 'റിപ്പബ്ലികി'ന്റെ പത്താമത്തെ അധ്യായത്തിൽ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് - അനുകരണത്തിന്റെ അനുകരണമാണ് കല. അങ്ങനെ വരുമ്പോൾ താത്വികമായി എന്റെ അഭിനയത്തേക്കാൾ യഥാർഥമായ കല കോട്ടയം നസീറിന്റെ മിമിക്രിയാണ്.’ സമാധാനം, പ്രതീക്ഷിച്ച തരത്തിലുള്ള പ്രകോപനമുണ്ടായില്ല. അതിനുള്ള കാരണം ഉയരംകുറഞ്ഞ മേശമേൽ ചിതറിക്കിടന്ന ഖര-ദ്രവരൂപങ്ങളാകാം. ഞാൻ സംഭാഷണം തുടരാൻ ശ്രമിക്കേ, പ്രസാദ് സാർ ജനലിനടുത്തേക്കു നീങ്ങിനിന്നു. വെളിയിൽ പകൽവെളിച്ചം കെട്ടുകഴിഞ്ഞു. കായലിനക്കരെ നക്ഷത്രങ്ങൾ പൊടിച്ചു വിതറിയതുപോലെ ചെറിയ വിളക്കുകൾ. അവയുടെ പ്രതിഫലനം കായലിനെ അലുക്കുകൾ അണിയിച്ചുകൊണ്ടിരുന്നു. കനത്ത ഹോണടിയോടെ ഒരു കപ്പൽ സാവധാനം നീങ്ങുന്നതു കണ്ടു. അതുയർത്തിയ വലിയ ഓളങ്ങളിൽപെട്ട ചെറിയ വളങ്ങൾ ഉയർന്നുതാഴുന്നതും നോക്കി പ്രസാദ് സാർ അവിടത്തന്നെ നിന്നു. പിന്നെ തിരികെവന്നു കസേരയിലിരുന്നു. ‘താൻ രണ്ടുമൂന്നു തവണ കാണാൻവന്ന കാര്യം ഓർമയുണ്ട്. എന്തു ചെയ്യാൻ, അപ്പോഴൊന്നും സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. അയച്ചുതന്ന ലേഖനങ്ങളിൽ ചിലതൊക്കെ കണ്ടു. സംഗീതത്തെപ്പറ്റി എഴുതുമ്പോൾ വളരെ സൂക്ഷിക്കണം. ഭാഷ പ്രധാനമാണ്. ഏതായാലും എഴുത്തു നിർത്തേണ്ട, തുടരാം.’ വൈകിയാണെങ്കിലും പ്രസാദ് സാർ നൽകിയ പിന്തുണ എന്നിൽ ആത്മവിശ്വാസം നിറച്ചു. ആയിടെ ഒരു മാഗസിനിൽ അച്ചടിച്ചുവന്ന സംഗീതലേഖനവും ഞാൻ അദ്ദേഹത്തെ കാണിച്ചു. ഒന്നു മറിച്ചുനോക്കി, അത്രമാത്രം. ഞാൻ വീണ്ടും ചോദ്യങ്ങളിലേക്കു മടങ്ങി. ‘സിനിമയുടെ തിരക്കിൽ എഴുതാൻ കഴിയാതെപോകുന്നതിൽ സാറിനു ദുഃഖമുണ്ടോ?’ ‘ദുഃഖം ഉണ്ടാകുമായിരുന്നു, എഴുതാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ! ഞാൻ എഴുതുന്നുണ്ട്, മനസ്സിലാണെന്നുമാത്രം. ഇനി ഒന്നു പകർത്തിവെക്കണം. അതിനുള്ള സാവകാശം കിട്ടിയാൽ മതി. സി.വി.യുടെ എല്ലാ നോവലുകളിൽനിന്നും ഓരോ കഥാപാത്രത്തെ എടുത്തുകൊണ്ടുള്ള ഒരു ചെറിയ പരീക്ഷണനാടകം മനസ്സിൽ ബീജം വീണുകഴിഞ്ഞു. പുറത്തു വരാറായിട്ടില്ല.’ അദ്ദേഹം മുഴുമിക്കാതെ മാറിക്കളഞ്ഞു അപ്പോൾ ഡോർബെൽ താളാത്മകമായി മുഴങ്ങി. ഞാൻ വാതിൽ തുറന്നു. മുന്നിൽ മധ്യവയസ്സിലെത്തിയ രണ്ടു വിദേശികൾ, ഒരാൾ പുരുഷൻ, മറ്റെയാൾ സ്ത്രീ. പ്രസാദ് സാർ ഊഷ്മളതയോടെ എഴുന്നേറ്റുചെന്നു. സായിപ്പിനെ വെല്ലുന്ന ഉച്ചാരണഭംഗിയോടെ വർത്തമാനം തുടങ്ങി. ഞാൻ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും ഫോർട്ടുകൊച്ചിയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങിയിട്ടുള്ള വരവാണെന്നു മനസ്സിലായി. സാർ പരിചയപ്പെടുത്തി- ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ നാട്യവഴികൾ തേടിയിറങ്ങിയവർ. അനന്തമൂർത്തിയുടെ മിത്രങ്ങൾ ഇപ്പോൾ പ്രസാദ് സാറിനും ഉറ്റ ബന്ധുക്കൾ. ടാജ് ഗെയ്റ്റ് വേയിൽ അവരുടെ മുറിയിലാണ് ഞങ്ങൾ ഇരിക്കുന്നത്. കയ്യിലെ ചെറിയ ബാഗുകൾ കട്ടിലിൽ ഒതുക്കിവച്ച്, സാറിനോടെന്തോ സ്വകാര്യം പറഞ്ഞ്, എനിക്കൊരു പുഞ്ചിരിതന്ന് അവർ പുറത്തേക്കിറങ്ങി. ഉള്ളിൽ തുളുമ്പിയ കൗതുകത്തോടെ ഞാൻ ചോദിച്ചു, ‘സാർ തിരക്കേറിയ ഒരു സിനിമാനടനാണെന്ന കാര്യം ഇവർക്കറിയാമോ?’ ‘കുറച്ചൊക്കെ. 'ആറാം തമ്പുരാനും പൈതൃകവും' കണ്ടിട്ടുണ്ട്. അവർക്ക് എന്നിലെ അക്കഡമീഷ്യനെ മതിയെടോ, സിനിമാനടനെ ഒട്ടും വേണ്ട!’ സന്ദർഭത്തിനു യോജിച്ചതിനാൽ, പ്രസാദ് സാറിനെപ്പറ്റി ഒരിക്കൽ രാജൻ പി. ദേവ് പറഞ്ഞ ഒരു വാക്യം, ഞാൻ ഓർമിച്ചെടുത്തു- ‘എന്നെപ്പോലെ പഠിപ്പും അറിവുമൊന്നും ഇല്ലാത്ത ഒരുത്തന്, ഒരു വലിയ പ്രൊഫസറടെ അനിയൻബാവയായിട്ട് അഭിനയിക്കാൻ കിട്ടിയ ഭാഗ്യത്തിന് ഞാൻ എപ്പഴും പുണ്യാളനോട് നന്ദി പറയും.’ ‘രാജൻ നല്ലവനാണ്. ശുദ്ധനാണ്. ഷൂട്ടിങ്ങിന്റെ ആദ്യത്തെ ദിവസങ്ങളിൽ എന്നെ കാണുമ്പോൾ അവനൊരു പരിഭ്രമമുണ്ടായിരുന്നു. പിന്നെ മാറി, നല്ല ചങ്ങാതിയായി. ഞങ്ങൾ രണ്ടുപേരും നാടകക്കാരാണല്ലോ!’ വർത്തമാനം സിനിമയിൽ ഒതുങ്ങിപ്പോകാതിരിക്കാൻ വ്യക്തിപരമായ കാര്യങ്ങളും ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അച്ഛനെപ്പറ്റി, കുടുംബത്തെപ്പറ്റി, അധ്യാപനജീവിതത്തെപ്പറ്റി പലതും അദ്ദേഹം തുറന്നുപറഞ്ഞു. ചിലതൊക്കെ വികാരഭരിതവും ചിലതൊക്കെ വിമർശനപരവുമായിരുന്നു. നിരീക്ഷണങ്ങളും നിലപാടുകളും നിറഞ്ഞ സംഭാഷണത്തിൽ ആധുനികനിരൂപണത്തെ സർഗാത്മകമാക്കിയ ധിഷണാശക്തി വെട്ടിത്തിളങ്ങി. അങ്ങനെ ചുറ്റിക്കറങ്ങിവന്നപ്പോൾ അവസാനത്തെ ശരം ഞാൻ പുറത്തെടുത്തു. 'മിക്ക സിനിമകളിലും സാർ ഉന്നതകുലജാതനാണ്. ഇതിനെ സവർണ ഹൈന്ദവതയുടെ പ്രമോഷനായി പലരും കാണുന്നു. സത്യമെന്താണ്?' 'തർക്കിക്കുന്നില്ല, ഞാൻ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ അധികവും അഭിജാതവർഗക്കാരാണ്. വർമയായും ശർമയും തിരുമേനിയായും തിരുമുൽപ്പാടായും തമ്പിയായും തമ്പുരാനായും മഹാരാജാവ് തിരുമനസായും ഏറെ പകർന്നാടിയിട്ടുണ്ട്. പക്ഷേ അവയൊന്നും എന്റെ ചോയിസല്ലല്ലോ. അത്തരം വേഷങ്ങൾ എന്റെ രൂപഭാവത്തിന് ചേരുന്നതായി സംവിധായകർ കരുതിയതുകൊണ്ട് ഞാൻ അഭിനയിച്ചു. പക്ഷേ താൻ ശ്രദ്ധിക്കണം, അത്തരം ഫ്യൂഡൽ കഥാപാത്രങ്ങളെ തിരശീലയിൽ ആടിയപ്പോഴെല്ലാം, പ്രേക്ഷകർക്ക് ഫ്യൂഡലിസത്തോട് നീരസമുണ്ടാക്കുന്ന പല മാനറിസങ്ങളും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. കുടിലബുദ്ധിക്കാരനായ കുളപ്പുള്ളി അപ്ഫനെ ആർക്കെങ്കിലും സ്നേഹിക്കാൻ തോന്നുമോ? ഈ വിദ്വേഷസൃഷ്ടിയെ സവർണതയോടുള്ള എന്റെ പ്രതികരണമായി വ്യാഖ്യാനിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.' മുറിയിൽ വരുത്തിയ ലഘുഭക്ഷണം കഴിച്ചശേഷം പുറത്തേക്കിറങ്ങാൻനേരം പ്രസാദ് സാർ ഇത്രകൂടി പറഞ്ഞു, ‘എടോ, ഞാൻ കാലത്തിനുമുമ്പേ നടക്കാൻ ആഗ്രഹിക്കുന്നവനാണ്. മറ്റുള്ളവരേക്കാൾ എനിക്കൽപം വേഗതകൂടും. അതുകൊണ്ട് പലയിടത്തും എത്തേണ്ടതിനേക്കാൾ വളരെ നേരത്തേ എത്തിപ്പോകുന്നു. നടന്നുതളർന്നപ്പോൾ സെമിത്തേരിയിലെ പൊട്ടിപ്പൊളിഞ്ഞ കല്ലറയുടെ മുകളിൽ ചെന്നിരുന്നു വിശ്രമിക്കുന്ന വയസനെപ്പറ്റി ഒരു കനേഡിയൻ കഥാകാവ്യമുണ്ട്. അയാൾ അവിടെയിരുന്ന് ഉറക്കം തൂങ്ങുന്നു. ഉറക്കത്തിൽത്തന്നെ മരണവും സംഭവിക്കുന്നു. മനോഹരമായ മരണം. ആൻ അമേയ്സിങ് ഡിപാർചർ ! ഇതുപോലെയാണെങ്കിൽ മരണത്തെ എനിക്കും ഭയമില്ല. മൃത്യു ഒരനുഭവമാകണം.’ ‘ആരുടെ അനുഭവം സാർ?’ എന്നു ചോദിക്കാൻ ഞാൻ ആഗ്രഹിച്ചു, ധൈര്യം വന്നില്ല. ഇപ്പോൾ ധൈര്യമുണ്ട്. പക്ഷേ, ആ ചോദ്യം കേൾക്കാൻ പ്രസാദ് സാർ എവിടെ ? (ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. ) Tags: Malayalam Movie News Malayalam Movie തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ MORE IN SHORT FILMS കാമുകന് ജ്യൂസില്‍ വിഷം നൽകി കാമുകി; ട്വിസ്റ്റുമായി ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മരപ്പണിക്കാരന്റെ ഭാര്യ വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക് ടോയ്‌ലെറ്റിൽ കുടുങ്ങിയ ഈവയുടെ കഥ; ട്രെയിലർ ലഹരിക്കെതിരെ ഹ്രസ്വചിത്രവുമായി കേരള പൊലീസ് അക്കാദമി അഭിനയ പ്രകടനവുമായി നിതിൻ; ഐ ആം ശ്രദ്ധനേടുന്നു മരവിപ്പ്: മൃതദേഹങ്ങളിൽ അവയവങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം: നടൻ ചന്തുനാഥ് SHOW MORE ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
‘ഒറ്റയ്ക്കിരിക്കുന്നവന്റെ മസ്തിഷ്‌കം പിശാചിന്റെ പണിശാലയാണ്’ എന്ന ഒരു പഴമൊഴിയുണ്ട്. വെറുതെയിരിക്കുമ്പോഴാണല്ലോ ഓരോരോ ചിന്തകള്‍ മനസ്സിലൂടെ കയറിയിറങ്ങുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ആളുകള്‍ പലതരം അര്‍ഥശൂന്യമായ ചിന്തകളാല്‍ വേവലാതിപ്പെടുന്നു. വെറുതെയിരിക്കുമ്പോള്‍ ചിന്തകള്‍ കാടുകയറുന്നത് നാം കരുതിയിരിക്കണം. അനാവശ്യ ചിന്തകളും അശുഭ ചിന്തകളും മനസ്സിനെ അടക്കിഭരിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ സന്തോഷം നഷ്ടമാവും. ഇല്ലായ്മകള്‍ മാത്രം ഫോക്കസ് ചെയ്ത് നിരാശപ്പെടുന്ന അവസ്ഥയുമുണ്ടാകും. ഓരോ പ്രഭാതത്തിലും എന്തെങ്കിലും ചെയ്യാനുണ്ടാവുമ്പോഴാണ് നാം സജീവമാകുന്നത്. മനസ്സും ശരീരവും ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. ഓരോ മനുഷ്യനും ജീവിതത്തില്‍ കൃത്യമായ ലക്ഷ്യമുണ്ടാവുകയും ആ ലക്ഷ്യത്തിനായി പരിശ്രമിക്കുകയും വേണമെന്ന് ലോഗോ തെറാപ്പി പറയുന്നു. ങമി’ െലെമൃരവ ളീൃ ാലമിശിഴ എന്ന പുസ്തകത്തില്‍ വിക്ടര്‍ ഫോക്‌ലിന്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് മനുഷ്യന്‍ അലസനായി മാറുന്നതും. നെഗറ്റീവ് ചിന്തകള്‍ അവനെ കീഴടക്കുന്നതും നശിപ്പിക്കുന്നതും. ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യമില്ല എന്നതാണ് ഇന്നത്തെ ആളുകളുടെ മുഖ്യപ്രശ്‌നം, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. മനുഷ്യജീവിതം കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉള്ളതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ബോധിപ്പിക്കുന്നു. ലക്ഷ്യത്തില്‍ അധിഷ്ഠിതമായി കര്‍മങ്ങളാല്‍ ജീവിതം ധന്യമാക്കാന്‍ ഇസ്‌ലാം മനുഷ്യനെ പ്രചോദിപ്പിക്കുന്നു. ”തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിനൊരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി” (ഖുര്‍ആന്‍ 18:7). മനുഷ്യനെന്നല്ല, ഈ പ്രകൃതിയിലെ സകലമാന ജീവികളും അധ്വാനിക്കുന്നവരാണ്. മനുഷ്യപ്രകൃതിയുടെ ഭാഗമാണ് അധ്വാനവും പരിശ്രമവും. യാതൊരു ജോലിയോ പ്രവര്‍ത്തനമോ ഇല്ലാതെ അലസരായി കഴിയുന്നവരിലാണ് അമിതമായ ഉല്‍കണ്ഠയും നിരാശയും കാണപ്പെടുന്നതെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ സൂചന നല്‍കുന്നു. മാത്രമല്ല, കര്‍മങ്ങളില്‍ മുഴുകുന്നവര്‍ക്ക്, കൃത്യമായി ജോലിയിലേര്‍പ്പെടുന്നവര്‍ക്ക് സന്തോഷവും സൗഭാഗ്യവും ലഭിക്കുകയും ചെയ്യും. ഇസ്‌ലാം അധ്വാനിക്കാനും പരിശ്രമിക്കാനും സത്കര്‍മങ്ങളില്‍ മുഴുകാനും ഏറെ പ്രാധാന്യം നല്‍കിയ മതമാണ്. ഒരു സത്യവിശ്വാസിക്ക് വെറുതെയിരിക്കുന്ന സ്വഭാവമുണ്ടാവില്ല. ”ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക” (ഖുര്‍ആന്‍ 94:7). സ്വകരങ്ങളാല്‍ അധ്വാനിച്ചു ജീവിച്ച മാതൃകയാണ് മുഴുവന്‍ പ്രവാചകന്മാരുടേതും. മുഹമ്മദ് നബി(സ) ആടുകളെ മേച്ചും കച്ചവടങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിവിധങ്ങളായ തൊഴിലില്‍ ഏര്‍പ്പെട്ടു. അധ്വാനത്തിന്റെ മഹത്വവും ആനന്ദവും തന്റെ ശിഷ്യരെ അദ്ദേഹം ബോധ്യപ്പെടുത്തി. യാചനയും അലസതയും അദ്ദേഹം നിരുത്സാഹപ്പെടുത്തി. ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെന്ന് കര്‍മങ്ങളിലൂടെ അദ്ദേഹം കാണിച്ചുതന്നു. സമയം വലിയ സമ്പാദ്യമാണെന്ന് ഓര്‍മപ്പെടുത്തിയ പ്രവാചകന്‍ ജനങ്ങളില്‍ അധികപേരും അക്കാര്യത്തില്‍ അശ്രദ്ധരാണെന്ന് ബോധ്യപ്പെടുത്തി. ആരോഗ്യവും ആയുസ്സുമുള്ള സന്ദര്‍ഭത്തില്‍ കര്‍മങ്ങളില്‍ മുന്നേറാന്‍ പ്രവാചകന്‍ നിരന്തരം പ്രചോദനം നല്‍കി. ദൈവത്തിന്റെ വലിയ അനുഗ്രഹമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമ്പോള്‍ നിഷേധാത്മക ചിന്തകള്‍ വഴിമാറും. പുതിയ ആശയങ്ങളും അനുഭവങ്ങളും ലഭിക്കുകയും ജീവിതത്തില്‍ സംതൃപ്തി ലഭിക്കുകയും ചെയ്യും, തീര്‍ച്ച.
കൊച്ചി: മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായുള്ള ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കൊച്ചിയിലെത്തി. സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും നാലാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബറാട്ടോ ഫെര്‍ണാണ്ടസ്, ഹെഡ് മാസ്റ്റര്‍ വി.ആര്‍. ആന്റണി, സ്‌കൂള്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി എഫ്രീം ക്രിസ്റ്റീനോ മിസേവസ് എന്നിവര്‍ സംസാരിച്ചു. മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും യാത്രയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് ബോചെയും സംഘവും തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെത്തി. വൈസ് പ്രിന്‍സിപ്പല്‍ ടോമി പാറ്റാനി, എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോസഫ് വര്‍ഗീസ്, എന്‍എസ്എസ് സെക്രട്ടറി ശ്രീറാം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. മറഡോണയുടെ സ്വര്‍ണശില്‍പ്പത്തിന് മുമ്പില്‍ നിന്നും സെല്‍ഫിയെടുത്തും പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തും വിദ്യാര്‍ത്ഥികള്‍ യാത്രയുടെ ഭാഗമായി. ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. ക്യാമ്പസ് ക്യാംപെയ്നിന്റെ ഭാഗമായി 'ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി' എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് '10 കോടി ഗോള്‍' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നു. കൂടാതെ 'ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും' എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം. താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമായിരിക്കും.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഇന്നും നേരത്തെ ഉണര്‍ന്ന് തയ്യാറായി.ക്യുബെക്കിന്റെ അപ്പര്‍ടൌണിലുള്ള La Citadel കാണാനാണ് ഉദ്ദേശം.കനഡായുടെ കാലാള്‍പ്പടയായ, Royal 22e Regimentന്റെ ബേയ്സ് ഇവിടെയാണ്. ഇവിടേയ്ക്ക് പോകാന്‍ പ്രത്യേകമായ ഗൈഡഡ് ടൂര്‍ ഉണ്ട്.സിറ്റാഡെല്‍ ഇന്നും ഒരു സജീവമായ മിലിറ്ററി ബേയ്സ് ആയതിനാല്‍ അവര്‍ അനുവദിച്ച ഗൈഡിന്റെ കൂടെ മാത്രമേ ഇവിടേയ്ക്ക് പോകാന്‍ അനുവാദമുള്ളൂ.ഇത് കനഡാ ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ഇന്ന്,ജൂലൈ ഒന്നാം തിയ്യതി Canada Day ആയതിനാല്‍ അവിടെ നടക്കുന്ന പരേഡും കാണാന്‍ കഴിയും. Citadel Entrance ടിക്കെറ്റ് എടുത്ത് ഗൈഡിന്റെ വിവരണം കേട്ട് ഞങ്ങള്‍ 30ഓളം പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.ഇവിടെ,Plains of Abrahamല്‍ നടന്ന മൂന്ന് യുദ്ധങ്ങളെ കുറിച്ച് ഗൈഡ് ആവേശത്തോടെ വിവിരിച്ചു.കാണികള്‍ കൈയ്യടിച്ചു. സിറ്റാഡെലിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹം ഞങ്ങളെ നയിച്ചു. മുനമ്പായ Cape Diamantല്‍,നക്ഷത്രാകൃതിയില്‍ നിര്‍മ്മിച്ച 25 ബില്‍ഡിങ്ങുകളുള്ള ഒരു Fortress ആണ് സിറ്റാഡെല്‍.1850ല്‍ പണിതീര്‍ത്ത ഈ കോട്ട Vauban എന്ന ഫ്രെഞ്ച് എഞ്ചിനീയര്‍ ആണ് ഡിസൈന്‍ ചെയ്തത്. കോട്ടയുടെ ഉള്ളില്‍ നിരനിരയായി വലിയ പീരങ്കികള്‍. കുന്നും, താഴ്വരയും,കെട്ടിടങ്ങളും നിറഞ്ഞ സിറ്റാടെല്‍ വളരെ മനോഹരമാണ്. ഇവിടെ Change of guards, beating of the retreat, gunnery തുടങ്ങിയ സൈനികസംബന്ധിയായ ചടങ്ങുകള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. കവാടത്തിന്റെ രണ്ടു വശത്തും തോക്ക് കൈയ്യില്‍ പിടിച്ച് ചലനമില്ലാതെ നില്‍ക്കുന്ന ചുവന്ന യൂണിഫോമും ,കറുത്തനീണ്ട നനുനനുത്ത തൊപ്പിയുമണിഞ്ഞ രണ്ട് കാവല്‍ ഭടന്മാര്‍ സന്ദര്‍ശകര്‍ക്ക് കൌതുകമുണ്ടാക്കി.അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒറ്റയടിവെച്ച് ഇരുവശത്തേയ്ക്കും 20അടി നടക്കുന്നത് കണ്ടു.അത് പോലെ തന്നെ തിരിച്ച് വന്ന് വീണ്ടും ജീവച്ഛവമായി നിന്നു.എന്തൊരു ശിക്ഷയാണിത്??കഷ്ടം തോന്നി. പിന്നിട് ഗൈഡ് ഞങ്ങളെ Royal 22e Regiment Museum കാണാന്‍ കൊണ്ടുപോയി.ഇത് ഒരു bunker ന്റെ ഉള്ളിലാണ്.ഇരുട്ട് മൂടിയ ഇത് പണ്ട് കാലത്ത് യുദ്ധ തടവുകാരെ പിടിച്ചിടാനുള്ള തടവറ ആയിരുന്നു. ഇപ്പോള്‍ ഇവിടെ, അക്കാലത്ത് പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, യൂണിഫോം,മെഡലുകള്‍, യുദ്ധകാലത്തെ ചിത്രങ്ങള്‍......ഇങ്ങിനെ പലതും പ്രദര്‍ശിപ്പിച്ചിക്കുന്നു. ഒന്നു രണ്ട് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ നിന്ന് പുറം ലോകം കാണാം. എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത മുട്ടനാടിനെ പിടിച്ച് നില്‍ക്കുന്ന സൈനികരൂപമാണ്. വിക്ടോറിയ രാജ്ഞി ഇവര്‍ക്ക് സമ്മാനമായി നല്‍കിയ Battisse എന്ന് പേരുള്ള ഒരു വെളുത്ത ആടിന്റെ മാതൃകയാണിത്.അതിനാല്‍ ആട് അവരുടെ mascotആയി. Citadel Museum കോട്ടയുടെ മുന്നില്‍ സൈനികര്‍ അണിനിരന്നു തുടങ്ങി .ഇനി പരേഡിന്റെ സമയമാണ്. ബാന്‍ഡിന്റെ മ്യൂസിക്കിനൊത്ത് അവര്‍ മാര്‍ച്ച് ചെയ്തപ്പോള്‍ ഞങ്ങളും താളത്തിനൊത്ത് ചുവട് വെച്ചു.അച്ചടക്കത്തോടെ അണിയണിയായി നടക്കുന്ന ആ പടനീക്കം കാണാന്‍ നല്ലൊരു കാഴ്ചയായിരുന്നു.അവര്‍ മാര്‍ച്ച് ചെയ്ത് സിറ്റിയിലേക്ക് പോകുന്ന കാഴ്ച ജനങ്ങള്‍ നിശബ്ദരായി നോക്കിനിന്നു. Canada Day Parade സിറ്റാഡെലിന്റെ തെക്ക്-കിഴക്കായി കിടക്കുന്ന വിസ്താരമുള്ള പുല്‍മേടാണ് Plains of Abraham. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഇത്, അബ്രഹാം എന്ന കൃഷിക്കാരന്റെ വയലായിരുന്നു.ഈ പുല്‍മേട് മൂന്ന് യുദ്ധങ്ങളുടെ ദൃക് സാക്ഷിയാണ്.ഇവിടെ 1759ല്‍ നടന്ന യുദ്ധത്തില്‍ വെച്ചാണ് ബ്രിട്ടീഷുകാര്‍ ഫ്രെഞ്ചുകാരെ തോല്‍പ്പിച്ച് ക്യുബെക്ക് പിടിച്ചെടുത്തത്.ചരിത്രമുറങ്ങുന്ന മനോഹരമായ ഈ പുല്‍മേടിന്റെ ഒരറ്റത്തായി ഒരു സുവനീര്‍ ഷോപ്പും,കോഫീ ഷോപ്പും ഉണ്ട്.പുറത്ത് മുന്നില്‍ നിറയെ പേരറിയാത്ത വെളുത്ത പൂത്തടം. ഇവിടെ ചെടികള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഒരു എലിപോലുള്ള മൃഗം പുറത്ത് വന്ന് എത്തി നോക്കി. ഇത് കനഡായുടെ മൃഗമായ beaver ആണത്രെ. Plains of Abraham beaver ഈ മുനമ്പില്‍ നിന്ന് നോക്കിയാല്‍ തൊട്ട് താഴെ സെന്റ് ലോറെന്‍സ് നദിയാണ്. നദിയുടെ മറുവശത്തുള്ള പട്ടണം ഇവിടെനിന്ന് ഭംഗിയായി കാണാം. നദിയിലൂടെ പട്ടണം കാണാനായി ബോട്ട് ക്രൂയ്സ് ഉണ്ട്. കൂടാതെ whale Watching ബോട്ട് ടൂറും ഇവിടെ നിന്നുണ്ട്. St.Lawrence River ഇവിടെത്തെ ഏറ്റവും പുരാതനമായ റോമന്‍ കാത്തലിക് ചര്‍ച്ച് ആണ് Notre-Dame de Quebec.1647ല്‍ പണിചെയ്ത ഈ ചര്‍ച്ചിന്റെ പല ഭാഗങ്ങളും 1759ലെ യുദ്ധത്തില്‍ നശിച്ചു പോയിരുന്നു.പിന്നീട് ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തുകയുണ്ടായി.ആഡംബരത്തോടെ അലങ്കരിച്ച ഈ ചര്‍ച്ച് വളരെ ഇമ്പ്രെസ്സിവ് ആയിരുന്നു. പെയ്ന്റിങ്ങുകളും,സ്റ്റേയിന്റ് ഗ്ലാസ്സ് ജനവാതിലുകളും, സ്വര്‍ണ്ണം പൊതിഞ്ഞ Altarഉം എല്ലാം വളരെ മനോഹരം.ഇത് പാരീസിലെ ലോകപ്രസിദ്ധമായ Notre-Dame de Paris നെ അനുകരിച്ചാണ് പണിതീര്‍ത്തിരിക്കുന്നത്. Notre-dame -Quebec നാളെ ഈ സുന്ദരമായ താഴ്വരയില്‍ നിന്ന് യാത്രയാവുകയായി.തിരിച്ചുള്ള യാത്ര ഒട്ടാവയിലൂടെ [കനഡായുടെ തലസ്ഥാന നഗരം] കാറിലാണ്. അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പി… HOW TO DOWNLOAD PLUS ONE MODEL EXAMINATION QUESTION PAPER AUGUST 2021 ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ ടൈംടേബിൾ പ്രകാരം പരീക്ഷാ ദിവസങ്… +1 മോഡൽ പരീക്ഷ ഓൺലൈനായി നടക്കും : ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. മോഡ… ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഫൈനില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസ… Higher Secondary +2 SAY/Improvement Exam August 2021:Focus Area Study Notes കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ( Plus Two ) ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള നോട്ടുകൾ ഇവിടെ ചേർക്കുന്നു. വ… Higher Secondary +2 SAY/Improvement Exam August 2021: Time Table, Application Form, Study Notes ഹയർ സെക്കൻഡറി പ്ലസ് ടു സേ പരീക്ഷ 2021 രണ്ടാം വർഷ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷം പോലും നഷ്ടപ്പെടാതിരിക്കാൻ അവർ പരാജയപ്പെട്ട വിഷയങ്… Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്… ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 28 മുതൽ ;വൊക്കേഷണൽ ഹയർസെക്കന്ററി, NSQF പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. വൊക്കേഷണൽ ഹയർസെക്കന്ററിവിഭാഗം, NSQF പ്രായോഗിക പരീക്ഷകൾ ജൂൺ 21 മുതൽ നടക്കും. മെയ്… Plus One Exam Timetable: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 06 മുതൽ 16 വരെ Kerala Higher Secondary First Year Exams, Plus One Exams Timetable and Last Dates For Fee Payment: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്തംബർ ആറ് മുതൽ 16 … ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം: കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി… ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15 ഹയർ സെക്കൻഡറിപ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ മേയ് 15 വരെയായിരിക്കും രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മേയ് അഞ്ചു മുതൽ ജൂൺ 10 വരെ … എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍; നിര്‍ദ്ദേശങ്ങള്‍ അറിയാം സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്… SSLC/PLUS TWO/VHSE : പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു SSLC/PLUS TWO/ VHSE പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷം; 15 മുതലുള്ളവ രാവിലെ. എസ്.എസ്.എ ൽ.സിയുടെ പുതുക്കിയ ടൈംടേബ… എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏപ്രിൽ എട്ടിനായിരിക്കും പരീക്ഷകൾ ആരംഭിക്കുക. ഈ മാസം 17 ന് ആരംഭിക്കേണ്ട പരീക്ഷകളാണ്… തിരഞ്ഞെടുപ്പ്: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതി തേടി മാറ്റാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്‌… Higher Secondary/ VHSE Model Examination Question Papers & Answer Key 2022 MODEL EXAMINATION QUESTION PAPERS & ANSWER KEY (unofficial) 2021 MODEL EXAMINATION QUESTION PAPERS & ANSWER KEY (unofficial) പരീക്ഷക്കാലത്ത് ചെയ്യേണ്ടത് പരീക്ഷപ്പേടി അല്‍പം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല. മാര്‍ച്ച് മാസം പരീക്ഷക്കാലം തന്നെ. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന കാലം. പരീക്… Higher Secondary Plus Two March 2021 Exam: Notification, Time Table, Focus Point Resources ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 2021 പൊതുപരീക്ഷക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ FOCUS AREA ALL SUBJECTS PDF NOTES GUIDELINE FOR PRACTICA…
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഇനി മിനിറ്റുകള്‍ മാത്രം. തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്റെ ഗന്ധമാണെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. തൃക്കാക്കരയില്‍ തന്റെ വിജയം ഉറപ്പെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്. അതേസമയം തൃക്കാക്കരയില്‍ എന്‍ ഡി എ വന്‍ വിജയം നേടുമെന്ന് സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും അവകാശപ്പെട്ടു. ◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോര്‍ജ് ആരോപിച്ചു. സത്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നും പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാന്‍ പിണറായി ശ്രമിക്കുന്നുവെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. തന്നെ കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ◼️പി സി ജോര്‍ജിനെ പിന്തുണച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും സഭാ മുഖപത്രമായ ദീപികയില്‍ ലേഖനം. പി സി ജോര്‍ജിന്റെ വിഷയത്തില്‍ അതിവേഗം ചലിച്ച ഭരണ യന്ത്രം സമാനമായ മറ്റ് വിഷയങ്ങളില്‍ ഒച്ചിഴയുന്ന പോലെ ഇഴയുന്നു. വിവേചനത്തിനു കാരണം പ്രീണന രാഷട്രീയമെന്നും വിമര്‍ശനം. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയുടെ മുഖ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ അനുകൂലിച്ചും സര്‍ക്കാരിനെ പരസ്യമായി തന്നെ വിമര്‍ശിച്ചുമുള്ള ലേഖനം. ◼️ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോര്‍ജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നല്‍കിയ കോടതി വിധിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം ഉണ്ട്. ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നില്‍ക്കുകയും ചെയ്താല്‍ അത് സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു. ◼️ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ലെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. ◼️വ്യാജ വീഡിയോ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍ അതില്‍ സിപിഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. അശ്ലീല വീഡിയോ പരാമര്‍ശത്തില്‍ തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, മത്സരരംഗത്തില്ലെങ്കിലും പരാതിയുമായി ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ നടക്കുന്നതായി ആം ആദ്മി കണ്‍വീനര്‍ പി സി സിറിയക് ആരോപിച്ചു. 71 27 19 15 40 എന്ന നമ്പറില്‍ നിന്നും ഇടത് സ്ഥാനാര്‍ഥിക്ക് ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചു വിളിക്കുന്നുവെന്ന് ആരോപിച്ച് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാര്‍ട്ടി പരാതി നല്‍കി ◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാന്‍ മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഒരു വോട്ടെങ്കിലും ഇക്കുറി എല്‍ഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ പരാമശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എസ്ഡിപിഐയുമായി ഒരു സഹകരണത്തിനും ഇടതുപക്ഷമില്ല. തൃക്കാക്കരയില്‍ എസ്ഡിപിഐയുടെയോ ആര്‍എസ്എസിന്റെയോ വോട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു. ◼️കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സമരങ്ങള്‍ നടത്തുന്നതെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി. കെ റെയില്‍ പദ്ധതിയെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. തൃക്കാക്കരയിലെ ജനം ഇടതുസ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വോട്ട് നല്‍കണമെന്നും വിജയ് ഹരി ആവശ്യപ്പെട്ടു. ഇന്നാണ് വിജയ് ഹരി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിജയ് ഹരിയെ സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിജയ് ഹരി. ◼️പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴയിലെ റാലിയിലെ വിവാദ മുദ്യാവാക്യം വിളിയില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളാണ് കസ്റ്റഡിയിലായത്. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ◼️പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസ്സുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്. ◼️കാട്ടുപന്നികളെ വെടിവയ്ക്കാനുളള കേരളാ സര്‍ക്കാരിന്റെ അനുമതിയില്‍ മനേക ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രന്‍. വസ്തുത മനസിലാകാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രന്‍ വിമര്‍ശിച്ചു. കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം അപമാനകരമാണെന്ന് നേരത്തെ മനേക ഗാന്ധി പറഞ്ഞിരുന്നു. ◼️കോന്നി എലിയറക്കലില്‍ ബാലിക സദനത്തില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ സ്വദേശിയായ 15 വയസ്സുള്ള സൂര്യയാണ് മരിച്ചത്. അമ്മ മരിച്ച കുട്ടിയെ സിഡബ്ല്യുസിയാണ് ബാലികാ സദനത്തിലാക്കിയത്. ◼️കഴിഞ്ഞ ദിവസം കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് കാണാതായ അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ◼️തൃശ്ശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി 47 വയസ്സുള്ള ജോബി ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ◼️തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോക്കുചൂണ്ടി കമ്മല്‍ മോഷ്ടിച്ചത്. കാട്ടാക്കട പുല്ലുവിളാകത്ത് ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്നത്. സംഭവം നടക്കുമ്പോള്‍ വയോധികയായ സ്ത്രീയും കൊച്ചുമകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ◼️സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. സാധാരണയായി ജൂണ്‍ ഒന്നിന് തുടങ്ങേണ്ട കാലവര്‍ഷം ഇത്തവണ നേരത്തെയാണ്. അതേസമയം കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂണ്‍ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടല്‍. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ◼️രാജ്യത്തെ കല്‍ക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഖനന മന്ത്രാലയത്തിന് കീഴിലുള്ള 'കോള്‍ ഇന്ത്യ'യാകും കല്‍ക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ◼️കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ തിരിച്ചയച്ചു. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വി സി സുബ്രഹ്‌മണ്യ യദപ്പാടിത്തയ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ◼️ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി ആധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാര്‍വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി മാത്രം നല്‍കണം. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്‌ക് ചെയ്യണ്ടേത്. ◼️വി ഡി സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കര്‍ക്ക് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ല. വിപ്ലവകാരി, എഴുത്തുകാരന്‍, തത്വചിന്തകന്‍, കവി തുടങ്ങിയ എല്ലാ മേഖലയിലും പ്രതിഭയായ സവര്‍ക്കറെ കോണ്‍ഗ്രസ് നിരന്തരം അപമാനിക്കുകയായിരുന്നു. സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നെങ്കില്‍ രാജ്യം വിഭജിക്കുമായിരുന്നില്ല. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ◼️നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. പൊഖാരയില്‍ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. വിമാനത്തില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ◼️രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ വിമര്‍ശനം അനുചിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവസാന മത്സരത്തില്‍ സഞ്ജു പുറത്താക്കപ്പെട്ടത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമര്‍ശനം. എന്നാല്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റാണ് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തിയതെന്നും ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ◼️ഐപിഎല്‍ പതിനഞ്ചാം സീസണിലെ കലാശപ്പോരിന് മുമ്പ് ടീമുകള്‍ക്ക് ആശ്വാസ വാര്‍ത്തയായി കാലാവസ്ഥാ റിപ്പോര്‍ട്ട് . നരേന്ദ്ര മോദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹമ്മദാബാദില്‍ ഇന്ന് മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമായിരിക്കും നഗരത്തില്‍ ഇന്ന്. 30-35 ഡിഗ്രിക്ക് ഇടയിലായിരിക്കും താപനില. അതോടൊപ്പം മഞ്ഞുവീഴ്ചയുടെ പ്രശ്‌നവും മത്സരത്തെ ബാധിക്കില്ല എന്നാണ് കാലാവസ്ഥാ അറിയിപ്പ്. ◼️ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആര് കിരീടമുയര്‍ത്തും? ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനും മുമ്പ് ഒരു തവണ കിരീടം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനും കിരീട സാധ്യത പ്രവചിക്കുന്നവരുണ്ട്. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ഏറെപ്പേരുടെ പിന്തുണയും ഗുജറാത്ത് ടീമിനാണ് എന്നതാണ് വസ്തുത. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ ആരംഭിക്കുക. ◼️കോവിഡിന് ശേഷം ഉപഭോക്താക്കളില്‍ എക്കാലത്തേയും ഉയര്‍ന്ന തിരക്കിന് സാക്ഷ്യം വഹിച്ച് ബുക്ക് മൈ ഷോ. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ട്രാന്‍സാക്ഷന്‍ വീഡിയോ ഓണ്‍-ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏപ്രിലില്‍ 52,000 കോടി സ്ട്രീമുകളുടെ വില്‍പ്പനയോടെ ഏറ്റവും ഉയര്‍ന്ന ഇടപാട് രേഖപ്പെടുത്തി. 2021 ഒക്ടോബറിനും 2022 മാര്‍ച്ചിനും ഇടയില്‍, ശരാശരി പ്രതിമാസ ടിക്കറ്റ് വില്‍പ്പന 1.2 കോടിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ 26 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ◼️2021-22 സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 427 ശതമാനം വര്‍ധനവുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ കാലയളവിലെ 245 കോടി രൂപയില്‍ നിന്ന് 1,292 കോടി രൂപയായാണ് ഉയര്‍ന്നത്. 17,124 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തിലെ 13,356 കോടി രൂപയേക്കാള്‍ 28 ശതമാനം വര്‍ധന. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ നാല് മടങ്ങാണ് വര്‍ധിച്ചത്. അറ്റാദായം 984 കോടി രൂപയില്‍ നിന്ന് 401 ശതമാനം ഉയര്‍ന്ന് 4,935 കോടി രൂപയായി. ◼️ഷെയ്ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള രസകരമായ ട്രെയ്ലറില്‍ തന്റെ ഹിമാലയന്‍ ട്രിപ്പിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയാണ് ഷെയ്നിന്റെ കഥാപാത്രം. ബഡായി പറയുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഷെയ്നിന്റെ അനുഭവ വിവരണം. ഹിമാലയത്തില്‍ വച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ടുവെന്നും തങ്ങള്‍ സുഹൃത്തുക്കളാണ് എന്നുമൊക്കെ തട്ടിവിടുകയാണ് ഈ കഥാപാത്രം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്ര ലക്ഷ്മിയാണ് നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു. ◼️നിവിന്‍പോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജുകൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച പടവെട്ട് സെപ്തംബര്‍ 2ന് തിയേറ്ററില്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, ഷമ്മി തിലകന്‍, മനോജ് മോന്‍, രമ്യ സുരേഷ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മ്യൂസിക് സരോഗമയുടെ സിനിമാറ്റിക് വിഭാഗമായ യോഡ്‌ലി ഫിലിംസും സണ്ണി വയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ◼️കീവേ മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുകയും രാജ്യത്ത് രണ്ട് സ്‌കൂട്ടറുകള്‍ പുറത്തിറക്കുകയും ചെയ്തു, അതിലൊന്നാണ് വിയെസ്റ്റ് 300. സ്‌കൂട്ടറിന്റെ പ്രാരംഭ വില 2.99 ലക്ഷം രൂപയാണ്. മൂന്ന് നിറങ്ങളില്‍ ആണ് ഈ മോഡല്‍ എത്തുന്നത്. വിയെസ്റ്റെ 300 സിക്റ്റീസ് 300ഐ ല്‍ നിന്ന് വ്യത്യസ്തമായി ആധുനികവും മാക്‌സി-സ്‌കൂട്ടര്‍ സ്‌റ്റൈലിംഗ് സ്വീകരിക്കുന്നതുമായതിനാല്‍ , കീവേ അതിനെ ചില സൂക്ഷ്മമായ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീമിലും കീവേ വീസ്റ്റെ വാഗ്ദാനം ചെയ്യുന്നു.
കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച ഇന്ത്യൻ ടീമിനെ ഇന്ന് നയിക്കുവാൻ ഇറങ്ങുന്ന ശിഖർ ധവാന്റെ മുന്നിൽ വളരെ വളരെ വലിയ ഒരു വെല്ലുവിളിയാണ് ഉള്ളത്. ടീമിലെ ആറു നിർണായക താരങ്ങൾ ഇല്ലാതെയാണ് അദ്ദേഹം ശ്രീലങ്കയ്ക്കെതിരായ ടീമിനെ അണിനിരത്തുന്നത്. നേരത്തെ തന്നെ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ഓൾറൗണ്ടറായ ക്രുനാൽ പാണ്ഡ്യയുമായി നേരിട്ട് ബന്ധപ്പെട്ട താരങ്ങൾ ആരുമില്ലാതെ ആണ് അദ്ദേഹം ടീമിനെ അണിനിരത്തുന്നത് ഈ താരങ്ങൾക്കാർക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ചിട്ടില്ല, എങ്കിലും BCCI ഇപ്പോൾ റിസ്കെടുക്കാൻ തയ്യാറല്ല. ക്രൂനൽ പാണ്ഡ്യയുമായി സഹവാസം പുലർത്തിയ (നേരിട്ടുള്ള സഹവാസം) പുലർത്തിയ 6 ഇന്ത്യൻ താരങ്ങൾ പൃഥ്വി ഷാ, സൂര്യ കുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ദേവദത്ത് പടിക്കൽ കൃഷ്ണപ്പ ഗൗതം എന്നിവരാണ്. Indian Team in Srilanka [Republic World] ക്രൂനൽ പാണ്ഡ്യയുമായിനേരിട്ട് ബന്ധപ്പെട്ടു എങ്കിലും ഈ താരങ്ങൾ ആർ ടി പിസിആർ ടെസ്റ്റിൽ വിജയിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വൻറി 20 മത്സര പരമ്പരയിൽ നിന്ന് ഈ താരങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ ഇതോടെ ഭാഗ്യം തെളിഞ്ഞിരിക്കുന്നത് 20 അംഗ സ്‌കോഡിലേക്ക് റിസർവ് താരങ്ങളായി എത്തിയ നാലു താരങ്ങൾക്ക് ആണ്, ഇതിൽ ഇന്ത്യൻ ടീമിനെയും ആരാധകരെയും ഏറ്റവുമധികം വേദനിപ്പിക്കുന്ന ഘടകം പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലീഷ് പര്യടനത്തിനുള്ള വിളിവന്നിരിക്കുകയായിരുന്നു എന്നതാണ്. ഈ താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചത് കൊണ്ട് അവർക്ക് ഇംഗ്ലീഷ് പര്യടനത്തിന്റെ ഭാഗമാകുവാൻ കഴിയില്ല എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സൂര്യകുമാർ യാദവിനെയും പ്രിഥ്വിയെയും ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് വിളിച്ചത് ഏറെ ആഘോഷത്തോടെ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വരവേറ്റത്. Dhawan to lead a new look Indian side as 6 cricketers in close contact with Krunal to miss remainder of T20 series #SLvsIND https://t.co/gj8xRFplWk — XtraTime (@xtratimeindia) July 28, 2021 എന്നാൽ വിധിവൈപരീത്യം പോലെ സൂര്യ കുമാർ യാദവിന്റെ വെള്ള കുപ്പായത്തിലെ ഇംഗ്ലീഷ് മണ്ണിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം.
ബസ് കത്തിക്കാന്‍ പദ്ധതിയിട്ട കൂട്ടത്തില്‍ സൂഫിയ മഅ്ദനിയുമുണ്ടെന്ന് തടിയന്റവിട നസീര്‍ മൊഴിനല്‍കിയപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഉത്സവം. സൂഫിയ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യ; മഅ്ദനി പിഡിപിയുടെ ചെയര്‍മാന്‍; പിഡിപി ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് പിന്തുണ നല്‍കിയ പാര്‍ടി. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം? ഇതിന്റെ പനിയാണ് ഇതുവരെ കണ്ടത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ പാര്‍ടിക്കാര്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കുറ്റങ്ങളെല്ലാം മാര്‍ക്സിസ്റ്റുപാര്‍ടിയുടെ മൂര്‍ധാവില്‍ കെട്ടിവച്ചേ തീരൂ എന്ന്! വെളുക്കെച്ചിരിയുമായി നടക്കുന്ന അബ്ദുസമദ് സമദാനി ഇപ്പോഴും യുഡിഎഫിലുണ്ട്. പുള്ളിക്കാരന്റെ പിന്നാലെ ഏതെങ്കിലും മാധ്യമക്കാരന്‍ ഒന്ന് കൂടിനോക്കട്ടെ. അപ്പോഴറിയാം യുഡിഎഫിന്റെ വെപ്രാളം എന്തിനെന്ന്. അക്കഥയുടെ വിവരണം പിന്നെയാകാം. എന്തിനും വേണമല്ലോ ശക്തമായ തെളിവ്. തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല. തല്‍ക്കാലത്തെ വിഷയദാരിദ്ര്യം തീര്‍ക്കാന്‍ തടിയന്റവിട നസീര്‍ കടന്നുവന്നത് ഭാഗ്യം. അല്ലെങ്കില്‍ വലഞ്ഞുപോയേനെ. പുള്ളിക്കാരന്‍ ചില്ലറ കേസല്ല. പിടിയിലായത് ബംഗ്ളാദേശില്‍. ബോംബുസ്ഫോടനവും സ്ഫോടകവസ്തു കടത്തും തീവ്രവാദി റിക്രൂട്ട്മെന്റുമടക്കം വമ്പന്‍ പരിപാടികളുടെ നടത്തിപ്പുകാരന്‍. ലഷ്കര്‍ ഇ തോയ്ബ എന്ന എമണ്ടന്‍ ചരക്കിന്റെ നടത്തിപ്പുകാരന്‍. ചെയ്തുകൂട്ടിയ പലവകക്കാര്യങ്ങളില്‍ ഒരുറുമ്പുമണിയോളം വലുപ്പമേ ഉള്ളൂ കളമശേരി ബസ് കത്തിക്കലിന്. തടിയില്ലാത്ത തടിയന്റവിടയ്ക്ക് നാട്ടില്‍ എട്ടുകേസുണ്ട്. നാലെണ്ണം യുഡിഎഫിന്റെ കാലത്തു നടത്തിയ മഹദ് പ്രവര്‍ത്തനങ്ങള്‍. ഒന്ന് ഇ കെ നായനാരെ കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നെണ്ണം ഈയടുത്ത കാലത്ത് ചെയ്തുകൂട്ടിയത്. നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം. * തടിയന്റവിട നസീര്‍ വന്നതും സൂഫിയ മഅ്ദനി കേസില്‍പെട്ടതും സിപിഐ എമ്മുമായി എന്തുബന്ധം എന്നുമാത്രം ചോദിക്കരുത്. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചില്ലേ. അതുമതി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍. മാറാട്, പൂന്തുറ, വളപട്ടണത്തെ പൈപ്പ് ബോംബ്, മട്ടന്നൂരിലെ നാടന്‍ബോംബ്, എന്‍ഡിഎഫ് ആസ്ഥാനത്തെ സ്ഫോടനം ഇത്യാദി കാര്യങ്ങളൊന്നും മിണ്ടരുത്. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉമ്മന്‍ചാണ്ടി സാഹിബിനെയും വേദനിപ്പിക്കരുത്. അവര്‍ പാവം എന്‍ഡിഎഫിന്റെ പിന്തുണയല്ലേ നേടിയതുള്ളൂ. എന്‍ഡിഎഫ് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മുനീര്‍ സാഹിബിന് സീറ്റു കിട്ടാഞ്ഞകാര്യം ആരോടും പറയുകയേ അരുത്. കുഞ്ഞാലിക്കുട്ടി ചെല്ലുന്നിടത്തെല്ലാം കുഴപ്പമാണ്. അടുത്ത നാളുകളില്‍ നാദാപുരത്ത്, പിന്നെ കാസര്‍കോട്ട്. കാസര്‍കോട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു ലീഗുകാരനെ കൊന്നത് ആര്‍എസ്എസ്. കത്തിയ വാഹനങ്ങള്‍ക്കും കടകള്‍ക്കും കണക്കില്ല. തമിഴ്നാടിന്റെ ബസ് കത്തിയമര്‍ന്ന അതേ തീതന്നെയാണ് ലീഗുകാരന്റെ പന്തത്തിലും ജ്വലിച്ചത്. കെ.എസ്.യുക്കാര്‍ കത്തിച്ചുകളഞ്ഞ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ. ഇതൊന്നും അറിയാത്ത നാട്ടുകാരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നുതോന്നുന്ന തോന്നലിനെ നമുക്ക് വാഴ്ത്തിപ്പാടാം. തടിയന്റവിട നസീറിനെയും സൂഫിയ മഅ്ദനിയെയും കാണിച്ച് സിപിഐ എമ്മിനെ പേടിപ്പിക്കുകയാണ്. പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ ഏതായാലും തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല. ബസ് കത്തിക്കുന്ന കാലത്ത് മഅ്ദനിയുടെ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. അന്നും അതിനുശേഷവും കോയമ്പത്തൂര്‍ ജയിലില്‍ചെന്ന്, മഅ്ദനിസാഹിബിന്റെ പിന്തുണ യാചിച്ച കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ തലകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നന്നായറിയാം. അവരെ ഒന്ന് പേടിപ്പിച്ചു നോക്കിയാല്‍ വല്ലതും തടയുമായിരിക്കും. * അച്ചായന്റെ പത്രം പറയുന്നത് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ സമ്മേളനങ്ങളെ ബാധിക്കും എന്നാണ്. വീരഭൂമിയുടെ കണ്ടുപിടിത്തം, നായനാര്‍ വധശ്രമ കേസ് എല്‍ഡിഎഫ് മുക്കിയെന്നും സിപിഐ എമ്മില്‍ അമര്‍ഷമെന്നും. നോക്കണേ സംഗതികളുടെ പോക്ക്. ലക്ഷ്യം ഭീകരവാദികളെ കണ്ടെത്തലല്ല; അമര്‍ച്ചചെയ്യലല്ല-സിപിഐ എമ്മിനെ തോണ്ടല്‍മാത്രം. കശ്മീരില്‍ല്‍ നാല് മലയാളിയുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടിയന്റവിട നസീറിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് എല്ലാര്‍ക്കുമറിയാം-പക്ഷേ മിണ്ടില്ല. മിണ്ടിയാല്‍ ക്രെഡിറ്റ് കോടിയേരിക്കാവുമല്ലോ. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം. * തച്ചങ്കരി ഐജിയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും അശോകസ്തംഭവുമായി നടന്നയാളാണ്. അന്നും കിട്ടിയിട്ടുണ്ട് കുറെ ചുമതലകളും സ്ഥാനങ്ങളും. ഇപ്പോള്‍ ബംഗളൂരുവില്‍ ചെന്നത് തടിയന്റവിട നസീറിനെ ചോദ്യംചെയ്തുള്ള അന്വേഷണത്തിന് കേരളത്തിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വഹിക്കാനാണ്. അവിടെ കേന്ദ്ര തീവ്രവാദ വിരുദ്ധ പൊലീസുണ്ട്, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും പൊലീസുകാരുണ്ട്. അവരെല്ലാം രേഖപ്പെടുത്തുന്ന വിവരം തച്ചങ്കരി എങ്ങനെ അട്ടിമറിക്കും? പിണറായി വിജയനെതിരെ നടന്ന വീടുവിവാദം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ പൊലീസ് സംഘത്തിന്റെ മേല്‍നോട്ടം തച്ചങ്കരിക്കായിപ്പോയതുകൊണ്ട് ആ പേരുവച്ച് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാക്കുന്നതിന്റെ സാംഗത്യം വീരേന്ദ്രകുമാറിന്റെയും ബിജെപിക്കാരന്റെയും കുരുട്ടുബുദ്ധിക്കേ പിടികിട്ടൂ. കലക്കവെള്ളത്തിലെ മീന്‍പിടിത്തത്തെക്കുറിച്ചുമാത്രമല്ല, വെള്ളം കലക്കി മീന്‍പിടിക്കുന്നതിനെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് നിലത്തെഴുത്താശാന്മാര്‍. ഇത് അത്ര നല്ല പാഠമല്ല. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, വീടുകയറി പറഞ്ഞത് 'ഉംറയ്ക്ക് പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്' എന്നായിരുന്നു. വര്‍ഗീയത ഇളക്കിവിട്ടപ്പോള്‍ അല്‍പ്പം വോട്ടുകിട്ടി. ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടി മൃദുഹിന്ദു മനസ്സിനെ ഇളക്കിവിടാനാണ് ശ്രമം. ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം. മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്. Posted by ശതമന്യു at 10:09 AM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: നര്‍മ്മം, രാഷ്ട്രീയം, സറ്റയര്‍ 18 comments: ശതമന്യു said... നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം. December 13, 2009 at 10:12 AM Unknown said... 'നിഷ്പക്ഷ'മാധ്യമങ്ങള്‍ ഈ നാടകം റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്ന് നിരീക്ഷിക്കുക.വീരഭൂമിയും മാത്തുപത്രവും അടക്കം.രണ്ടു കാര്യത്തില്‍ ഈ മാധ്യമങ്ങള്‍,ചാനലുകള് ഇത്വരെ വായ തുറന്നിട്ടില.പൂര്‍ണമായി മൂടിവെക്കുന്നു എന്ന് പറയാം. 1) ഉമ്മന്‍ചാണ്ടി നസീറിനെ നായനാര്‍ കേസില്‍ നിന്നൊഴിവാക്കാന്‍ ഫയല്‍ നീക്കിയതിന്റെ രേഖകള്‍,ഓര്‍ക്കുക,ഈ പത്രങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ speculation അല്ല,രേഖകള്‍ പുറത്തു വന്നു.സര്‍ക്കാര്‍ രേഖകള്‍ തന്നെ.(അന്നത്തെ ആഭ്യന്ദര സെക്രട്ടറിയുടെ കത്തിന്റെ പൂര്‍ണ രൂപം പുറത്തു വന്നല്ലോ ). ഇന്നുവരെ ഈ വിവരം ജനത്തെ അറിയിച്ചിട്ടില,ഈ മാധ്യമങ്ങള്‍. 2)ഇ. അഹമ്മദിന്റെ ബന്ധുവിനെ (അടുത്ത ബന്ധു) ഒഴിവാക്കാന്‍ കളമശ്ശേരി ബസു കത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി. ഇതും ഊഹാമല്ലാ.സര്‍ക്കാര്‍ രേഖകളുണ്ടല്ലോ. ഈ രണ്ടു കാര്യങ്ങള്‍ ജനത്തോടു പറഞ്ഞാല്‍ ബാക്കി പറയുന്നതിന്റെ മൊത്തം കാറ്റു പോകും എന്നുറപ്പായതിനാലോ എന്നറിയില്ല, ഈ മാഫ്യങ്ങള്ടെ ഓണ്‍ലൈന്‍ എഡിഷനിലും ഈ വാര്ട്തകള് കണ്ടില്ല. December 13, 2009 at 1:42 PM ജനശക്തി said... കങ്കാരു, മുക്കേണ്ട കാര്യങ്ങള്‍ മുക്കാന്‍ അറിയാവുന്നതുകൊണ്ടല്ലേ അവരെ നാം “മുക്കിയധാരാ മാധ്യമങ്ങള്‍“ എന്നു വിളിക്കുന്നത്...:) December 13, 2009 at 11:08 PM Unknown said... തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല വളരെ നന്നായി....പണ്ട് ISRO ചാര കേസ് നെ പറ്റിയും ഒരുപാടു തങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ.. അതൊക്കെ പച്ച പരമാര്‍ഥം,..കല്ല്‌ വച്ച സത്യങ്ങള്‍ തന്നെ ആയിരുന്നല്ലോ... അല്ലെ... അന്ന് എവിടെ ആയിരുന്നു താങ്ങള്‍ക്ക്‌ ശമ്പളം ...?. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം അതെ അതെ...ഭയങ്കര തൊലികട്ടി തന്നെ ...കേരള പോലീസിന് അഭിമാനിക്കാന്‍ ഇതില്‍ ഇനിയും ഒത്തിരി അധികം കാര്യങ്ങള്‍ ഉണ്ട്... ഒന്ന് - ബിനാനി പുറം ക്യാമ്പില്‍ നിന്നും പിടിച്ച ഇന്ത്യന്‍ മുജാഹിദ്ദിന്‍ ( സിമി ) ചേട്ടന്മാരെ തുറന്നു വിട്ടത് നമ്മുടെ സ്വന്തം (?) കേരള പോലീസ് തന്നെ ആയിരുന്നില്ലേ ?. രണ്ടു - അവരെ തുറന്നു വിടാന്‍ സഹായിച്ചത് രണ്ടു MLA സഖാക്കള്‍ തന്നെ ആയിരുന്നല്ലോ ?. മൂന്നു - ആ പാവം ഇന്ത്യന്‍ മുജാഹിദ്ദിന്‍ ( സിമി ) ചേട്ടന്മാര്‍ തന്നെ ആയിരുന്നല്ലോ ഇന്ത്യയില്‍ പല സ്ഥലത്തും ബോംബു വച്ച് ആളെ കൊന്നത് ?... ഇതൊക്കെ പോരെ .. കേരള പോലീസിന് അഭിമാനിക്കാന്‍ ....കഷ്ടം തന്നെ അണ്ണാ ... ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം ഇത് ഒരു പുതിയ അറിവാണ് ..?..എടുക്കുന്ന ജീവനുകള്‍ കൂടി മത സൌഹാര്‍ദ്ദം കാക്കാന്‍ ആയിരുന്നോ ?.. മനസിലാകാത്തത് കൊണ്ട് ചോദിക്കുന്നതാണ്... പട്ടാളത്തില്‍ കമ്മ്യൂണിസ്റ്റ്‌ രെജിമെന്റ്റ് വല്ലതും ഉണ്ടോ ?..നാടിനു വേണ്ടി നിങ്ങള്ക്ക് ജീവന്‍ കൊടുക്കാന്‍..?. മദനിയെ പണ്ട് സഖാവ് EMS ഗാന്ധിജി യോട് ഉപമിച്ചതല്ലേ .. അപ്പോള്‍ ശിസ്യരില്‍നിന്നും ഇതിലും വലയിയ ഉണ്ടായില്ല വെടിയും പ്രതീക്ഷിക്കാം പാര്‍ട്ടിയോടുള്ള പ്രതിബദ്ധത എന്നായിരിക്കും ഉദ്ദേശിച്ചത്... പിന്നെ ചൈനയില്‍ ഒക്കെ നാട് തന്നെ പാര്‍ട്ടി .. പാര്‍ടി തന്നെ നാട് ആണല്ലോ ..ആ ഒരു ഹാങ്ങോവറില്‍ എഴിതി പോയതായിരിക്കും... മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്. അതെ തികച്ചും ശരിയാണ്... മദനി ബാന്ധവം ( വേദി പങ്കിട്ടത് ) തെറ്റായി പോയി.. എന്ന് വംഗ നാട്ടിലെ ഒരു ആചാര്യന്‍ ഇന്നലെ പറഞ്ഞതെ ഉള്ളു...തെറ്റ് ചെയ്യുക.. കുറെ കാലം കഴിഞ്ഞു അതെല്ലാം ഏറ്റുപറയുക ,,,അത് കൊണ്ടും കൂടി മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കാം തിരുമേനിയുടെ കാലത്തെ ഒരു ഉദാഹരണം മാത്രം പറയാം. സാഹിത്യവും സാമൂഹ്യ പ്രതിബദ്ധതയും.. ചീത്ത വിളികള്‍ പ്രതീക്ഷിച്ചുകൊണ്ട് .... December 14, 2009 at 5:49 AM Rajesh Krishnakumar said... കഷ്ടം ഈ നലർ എന്ന കക്ഷി ഒരു നല്ല തെറി പോലും അർഹിക്കുന്നില്ലാലൊ December 14, 2009 at 8:41 PM Unknown said... This comment has been removed by the author. December 14, 2009 at 11:01 PM Unknown said... വളരെ നന്നായി...പണ്ട് ISRO ചാര കേസ്നെ പറ്റിയും ഒരുപാടു തങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ അറ്റ്‌ ലീസ്റ്റ് ട്വിസ്റ്റ് ചെയ്തു പച്ചക്കള്ളം എഴുതുക. ഇങ്ങനെ പച്ചക്ക് വിളംബല്ല.ഇസ്രോ കേസ് ആരാണ് പൊക്കിക്കൊണ്ട് വന്നതെന്ന്, എങ്ങനെ ആണ് അത് മാധയ്മങ്ങളില്‍ നിറഞ്ഞതെന്നു, അത് 'നന്നായി' അനുഭവിച്ച മഹാന്റെ പുത്രന്‍ കെ.മുരളീധരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂടെ മറ്റൊന്ന് കൂടി പറഞ്ഞു മുരളി മോന്‍ (നളരിനു അടുത്തകാലം തന്നെ സിന്ദാബാദ് വിളിക്കാന്‍ ഭാഗ്യം കിട്ടട്ടട്ടെ !!)തന്നെ ഒരു നടിയുടെ പേരുമായി അപവാദം പറഞ്ഞത്, കമ്മുക്കള്‍ അല്ലെന്നും അതും ഗാന്ധി ശിഷ്യര്‍ ആണെന്നും, ഈ അടുത്ത കാലത്ത് ഒരഭിമുഖത്തില്‍. മാത്തുപത്രവും, വീരഭൂമിയും മുണ്ടാണ്ടിരുന്നാല്‍ ഈ നാട്ടില്‍ എന്ത് അപവാദം ആര്‍ ആര്‍ക്കെതിരെ പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടാകുമോ?, ചാരക്കേസ് ആയാലും നടിക്കേസ് ആയാലും. പിന്നെ എഴുതിയതൊക്കെ വെറും നലര്‍ ചവര്‍ ആയതോണ്ട് ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കാം. @മദനി ഭീകരന്‍ ആണോ ? നലര്‍ : അതെ @മദനിയെ ആര് പിടിച്ച്ചു ജയില്‍ ഇട്ടു ? നലര് : എല്‍.ഡി.എഫ് സര്‍ക്കാര്‍ @എത്ര വര്ഷം മദനി ജയിലില്‍ കിടന്നു ? നലര്‍ : ഒമ്പത് വര്ഷം @ആ ഒമ്പത് വര്‍ഷത്തില്‍ ഏഴു വര്ഷം(1997മുതല്‍ 2004 മെയ്‌ വരെ)ആരാ കേന്ദ്രഭരണത്തില്‍ ? നലര്‍:ബീ യപി @അവര്‍ ദേശസ്നേഹികളല്ലേ,കംമുക്കളെ പോലെ ആണോ ? നലര്‍ :അമ്പോ ഫയങ്കര രാജ്യസ്നേഹം @ആ ബീ യപി സര്‍ക്കാരില്‍ IB,റോ , അതിനെ സഹായിക്കാന്‍ യു.ഡി.എഫിന്റെ സംസ്ഥാന പോലിസ് (2001-2006) ഒക്കെ ഇല്ലായിരുന്നോ ? നലര് : എസ് @എന്നിട്ടുമെന്തേ റോയെക്കൊണ്ട്, ഐ.ബിയെക്കൊണ്ട്,ഭീകര വിരുദ്ധ squadനെ കൊണ്ട്,യു.ഡി.എഫ് ദേശസ്നേഹി പോലിസിനെകൊണ്ട് ആ ഭീകരവാദിക്കു എതിരെ ശക്തമായ കേസ് കോടതിയില്‍ സമര്‍പ്പിച്ചു ഈ "രാജ്യസ്നേഹികള്‍" മദനിക്ക് വധശിക്ഷ, ജീവപര്യന്തം ശിക്ഷ കൊടുത്തില്ല ?ഊരിവരാന്‍ അനുവദിച്ചു ? നലര് : ബ, ബ്ബാ, ബ്ബ, ബ ബ്ബ @എങ്കില്‍ ബിയെപിക്ക് യുഡി.എഫിന് --മദനി,സിമി മുജാഹിദീന്‍ എന്നിവരുമായി, കൊടും ഭീകരരെ കാണ്ടഹാറില്‍ പോയി ജസ്വന്ത് സിംഗ് കൈമാറിയ പോലെ adjustmentഉണ്ടായിരുരുന്നു എന്ന് പറയാമോ ? അഞ്ചു മാസം മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചതാണോ കുഴപ്പമായത് ? നലര് : ബ, ബ, ബാബ്ബ, പിന്നെ ഏറ്റവും പുതിയ തമാശ കൂടി subject : Withdrawal of CASE Reg (ഫയലില്‍ നസീറിനെ വിടുവിക്കാന്‍ ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ടു മുമ്പ് )എന്നെഴിതിച്ച്ചു ഫയല്‍ നീക്കിയ അന്നത്തെ ആഫ്യന്ദര തരികിട മഹാന്‍ ചോദിക്കുന്നു എനിക്കെതിരെ ഇതൊരു "തെളിവാണോ" എന്ന് ? മോനെ നലരെ,രാഷ്ട്രീയ വിരോധം പൊട്ടത്തരം പറയാന്‍ 'മാത്രം' ഉപയോഗിക്കരുത്,ഇടക്കൊക്കെ ആയിക്കോ സാരമില്ല. December 14, 2009 at 11:24 PM Unknown said... ടോപ്പിക്ക് ഒന്ന് : ISRO ചാര കേസ്. അത് പൊക്കി കൊണ്ട് വന്നത് ശടമന്യു ആണെന്ന് ഞാന്‍ എഴുതിയോ ?. തങ്ങളുടെ കണ്ടു പിടുത്തം അപാരം തന്നെ. അത് പോട്ടെ .. ഞാന്‍ ഇപ്പോഴും പറയുന്നത് ഈ വിഷയത്തില്‍ ശടമന്യുവും ദേശാഭിമാനിയും ഒന്നിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കോടതി വിധിയോടെ അതെല്ലാം പോളിവു ആയിരുന്നെന്നു തെളിഞ്ഞതാണ്. നിങ്ങളുടെ തന്നെ ഇപ്പോഴത്തെ ജിഹ്വ ആയ മാധവന്‍ കുട്ടിക്ക് അതില്‍ ചെറിയതല്ലാത്ത പങ്കു ഉണ്ടായിരുന്നു. ആ നാളികളില്‍ അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആയിരുന്നു വര്‍ക്ക്‌ ചെയ്തിരുന്നത്. ചോദ്യം ഒന്ന് : ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നോ ?.... ഇത് മാതം ആണ് ഞാന്‍ ഉന്നയിച്ച വിഷയം. ഇതിനു കാരണമായത് ശടമാന്യുവിന്റെ താഴെ പറയുന്ന അവകാശവാദവും ":##-> തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല <-##:" രണ്ടു വാക്കില്‍ ഉത്തരം പറയാവുന്ന കാര്യത്തിനു എന്തിനാണ് എവിടെയോ കിടക്കുന്ന മുരളിയും നടിയും ഒക്കെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കുന്നത്.. ഇതിനാണ് ബ്ല .. ബ്ലാ ബ ബാ .. എന്ന് പറയുന്നത് ....മനസിലായോ ?... ടോപ്പിക്ക് രണ്ടു : ഈ വിഷയം ഉന്നയിക്കാന്‍ കാരണം ശതമന്യുവിന്റെ താഴെ പറയുന്ന അവകാശവാദവും "##->ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. <-##;" ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ ( സിമി ) ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. പിന്നെ അവര്‍ പിന്നെ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തി ആളെ കൊന്നതും. ഇതൊന്നും സത്യമല്ല എന്നാണോ താങ്ങള്‍ പറയുന്നത് ?....ഇതിലൊക്കെ കേരള പോലീസിന് അഭിമാനിക്കാന്‍ എന്തോന്ന ഉള്ളത് ?. ഭീകരരെ തുറന്നു വിട്ടതാണോ അഭിമാനിക്കാന്‍ വക ?. ഇതിനുള്ള പ്രതികരനമായിട്ടു താങ്ങള്‍ മദനിയെ പൊക്കി കൊണ്ട് വന്നു ?.അതും പോരഞ്ഞിട്ട് കുറെ സാങ്ങല്പിക ചോദ്യംഗല്‍ എന്നോട് ചോദിക്കുന്നു..സ്വയം മറുപടിയും തരുന്നു.. ഏതായാലും കലാ പരിപാടി കൊള്ളാം. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കും എന്ന് കേട്ടിട്ടുണ്ട് .. ടോപ്പിക്ക് മൂന്നു: ശതമന്യുവിന്റെ പ്രസ്താവ്യം "##-> ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം<-##" ചോദ്യം മൂന്നു : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തും മത sauhaarddam ഊട്ടി ഒരപ്പിച്ചത് ?. ചോദ്യം നാല് : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തുംനാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചത് ?. ചോദ്യം അഞ്ചു: മാര്‍ക്സിസ്റ്റുകാര്‍ എടുക്കുന്ന ജീവനുകള്‍ മത സൌഹാര്ടതിണോ അതോ നാടിനോടുള്ള പ്രതിബധതക്കോ ?. മേല്‍ പ്രസ്താവ്യം നടത്തിയത് ഞാന്‍ അല്ല ..ശതമായു ആണ് .. അതുകൊണ്ട് അറിയുമെങ്കില്‍ മേല്പറഞ്ഞ സ്വാഭാവികായ സംശയങ്ങലുകും മറുപടി നല്‍കുക. അല്ലാതെ ബി ജെ പി , വിമാന റാഞ്ചല്‍, കണ്ടഹാര്‍ , ജസ്വന്ത് സിംഗ് എന്നൊക്കെ ആണോ പറയേണ്ടത് ?.. ഇതിനാണ് ബ്ല .. ബ്ലാ ബ ബാ .. എന്ന് പറയുന്നത് ....മനസിലായോ ?... ടോപ്പിക്ക് നാല് : ശതമന്യുവിന്റെ പ്രസ്താവ്യം "##->മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്<-##" അതെ തികച്ചും ശരിയാണ്... മദനി ബാന്ധവം ( വേദി പങ്കിട്ടത് ) തെറ്റായി പോയി.. എന്ന് വംഗ നാട്ടിലെ ഒരു ആചാര്യന്‍ ഇന്നലെ പറഞ്ഞതെ ഉള്ളു...തെറ്റ് ചെയ്യുക.. കുറെ കാലം കഴിഞ്ഞു അതെല്ലാം ഏറ്റുപറയുക ,,,അത് കൊണ്ടും കൂടി മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കാം തിരുമേനിയുടെ കാലത്തെ ഒരു ഉദാഹരണം മാത്രം പറയാം. സാഹിത്യവും സാമൂഹ്യ പ്രതിബദ്ധതയും..പിന്നെയും ഉണ്ട് .. ക്വിറ്റ്‌ ഇന്ത്യ വിരുദ്ധ നിലപാട്, INA വിരുദ്ധ നിലപാട്, ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വെട്ടി നിരത്തല്‍ സമരം, ലോക ബാങ്ക് വിരുദ്ധ നിലപാട്, ഐ ഡി ബി ലോണ്‍ വിരുദ്ധ നിലപാട്...അതിന്റെ കൂടെ മദനി ബാന്ധവവും ...ഇതിനോട് ബന്ധമുള്ള വല്ലതും പറയാനുന്ടെല്‍ പറയു വെറുതെ ഉമ്മന്‍ ചാണ്ടിയെയും , വഴിയെ പോനോരെയും ഒക്കെ വലിച്ചി കൊണ്ട് വരല്ലേ ?.... December 15, 2009 at 6:10 AM Unknown said... മഹാ "ഭീകരത'ചര്‍ച്ച ആവുമ്പോ നളര്‍ജ്ജി ഒരു വൃത്തം വരക്കും.ഓ,അടിയന്‍, അതിനുള്ളിലെ കാര്യങ്ങളെ പറയാവൂ .മനസ്സില്ലെങ്കിലോ ? വ്യക്തമായി വസ്തുത പറയുമ്പോ ഉത്തരമില്ല അല്ലെ ?ചോദ്യത്തിന് മറുപടി പറയുക,എന്തിനു കൊടും ഭീക്രരന്‍ ലക്ഷര്‍ നേതാവ ആഷര്‍ മുഹമ്മദിനെ അടക്കം വിട്ടയച്ചു,അതും നാണമില്ലാതെ ഫാരത (അതെ താനൊക്കെ കുട്ടിച്ചോറാക്കിയ ഭാരതം)വിദേശ കാര്യമന്ത്രി ജസ്വന്തന്‍ തന്നെ ആ ഭീകരനെ കൈമാറുക, ലോകത്തില്‍ എവിടെയെങ്കിലും കേട്ടുകേള്‍വി ഉണ്ടോ?അതും ചോദിക്കും ചൂളണ്ട. ഇനി മദനിയിലേക്ക് വരാം,എന്ത് ചെയ്തു തന്റെ "പാര്‍ട്ടികള്‍" എന്നാണു ചോദിച്ചത് ? പത്തു വര്ഷം കല്ത്തുരങ്കില്‍ കിട്ടിയിട്ടും ?എടോ ഇങ്ങനെ ആണ് ഇവിടെ ഇരവാദം,വേട്ടവാദം ഒക്കെ വളരുന്നത്‌,തന്നെ പോലുള്ളവര്‍ രാഷ്ട്രീയം കളിച്ചു വളര്‍ത്തുന്നത് . അല്ലെങ്കില്‍ മദനിക്ക് അന്ന് തന്നെ കുറ്റം കോടതിയിലും പൊതു സമൂഹത്തോടും പറഞ്ഞു തെളിയിച്ചു ജീവപര്യന്തമെങ്കിലും വാങ്ങി കൊടുക്കാംആയിരുന്നില്ലേ ? ഇനി കളമശ്ശേരി ബസ് കത്തിച്ച്ചത് എന്നാ ? പറയെടോ? ഉമ്മനും ആന്റണിയും ഭരിക്കുമ്പോ ?മുഴുവന്‍ തെളിവും നശിപ്പിച്ചു എന്നിട്ട് വീണ്ടും പട്ടി മോങ്ങുന്നു ? നാണം മാനം ഒന്നുമില്ലാതെ വീണ്ടും ചെപ്പടാച്ചി ചോദ്യവുമായി മണ്ടി നടക്കുവാ ?(ഓ,മാധവന്‍കുട്ടി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ല് ആയിരുന്നോ ,ഞാന്‍ കരുതി ന്യുയോര്‍ക്ക് ടൈംസ്ല് ആയിരുന്നെന്നു ).പിന്നെ ശതമന്യുവും എഴുതി ചാരക്കേസ് കഥ എന്നുകൂടി പറയുമ്പോ താന്‍ ഒരു സംഭവം തന്നെ എന്ന് ഉറ പ്പിച്ചു. ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ, കരുണാകരന്റെ പുത്രന്‍ തന്നെ, "അതൊക്കെ പാര്‍ട്ടിയില്‍ നിന്ന് പാര" വെച്ചതാണ് എന്ന് പറഞ്ഞത്. ദേശാഭിമാനി "മാത്രം" എഴുതിയാല്‍ ആ കേസ് ഇന്നറിയപ്പെടുന്ന ചാരക്കേസ് ആവില്ലായിരുന്നു.എങ്കില്‍ ഇപ്പൊ ഉമ്മന്‍ ഏറ്റവും വലിയ തീവ്രവാദി സഹായി ആയി പൊതു സമൂഹത്തില്‍ അറിയപ്പെടില്ലരുന്നോ,നസീറിന്റെ കേസ് തീര്‍പ്പാക്കാന്‍ ടിയാന് സര്‍ക്കാര്‍ ഫയല്‍ നീക്കിയ വാര്‍ത്ത പുറത്തു വന്നല്ലോ , മറ്റുള്ള വലതു മാധ്യമങ്ങള്‍ ‍ അത് പൂഴ്തി വെച്ചതോണ്ട് വലിയ വിഷയമായില്ല ഇതുവരെ. "ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ (സിമി )ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. " വലിയ തമാശ,എങ്കില്‍ കേന്ദ്ര ഭീകര വിരുദ്ധ സേന എന്തെ അവരെ ഇതുവരെ സംരക്ഷിക്കുന്നു. ആരാണാ എമ്മെല്ലെമ്മാര്‍. കൊണ്ഗ്രെസ്സുകാര്‍ ആണോ ? കംമുക്കള്‍ എങ്കില്‍ പെട്ടെന്ന് അവരെ പിടിച്ചു അകത്തിട്ടു ചുരുങ്ങിയത് രാഷ്ട്രീയ മൈലേജ് എങ്കിലും നേടാന്‍ ഒരു പോസ്ട്ടിട്ടൂറെ തനിക്കു ? "ഇതിലൊക്കെ കേരള പോലീസിന് അഭിമാനിക്കാന്‍ എന്തോന്ന ഉള്ളത് ?. ഭീകരരെ തുറന്നു വിട്ടതാണോ അഭിമാനിക്കാന്‍ വക ?." മാനനീയ മാന്യാ ചുരുങ്ങിയത് മനോരമ എങ്കിലും വായിക്കു. "നസീറിന്റെ യാത്രാമാര്‍ഗ്ഗം പിന്തുടര്‍ന്നു കേരള പോലീസ് കര്‍ണാടക മഹാരാഷ്ട്ര പോലീസിനെ അറിയിച്ചെങ്കിലും അലംഭാവം കാണിച്ചു, ചെവിക്കൊണ്ടില്ല." എന്ന് മനോരമ ഒന്ലൈന്‍.ഇനി പറയ്‌ ആരാ അഭിമാനിഛതെന്നും അപമാനിച്ചതെന്നും. വടക്കന്‍ ഗോസായി പോലീസ് ചരക്കുകളലല്ലേ,രാജ്യത്ത് അങ്ങോളമിങ്ങോളം സ്പോടനം മാസാമാസം നടന്നിട്ടും ഒരു intelligensum ഇല്ലാതെ പാന്‍പരാഗ് ചവച്ചോണ്ടിരിക്കുവല്ലേ ? പിന്നെ എന്ത് നസീര്‍? എടോ,വേദി പങ്കിട്ട കാര്യമൊക്കെ വംഗ നാടിലെ ആരും പറയണ്ട,ഇലക്ഷന്‍ അവലോകനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അതൊക്കെ ഉണ്ട്.അതൊക്കെ പറയാന്‍ ആര്‍ജ്ജവം വേണം.അല്ലാതെ തിരുമേനി മാനനീയന്റെ പാര്‍ട്ടികളെ പോലെ എല്ലാം മൂടിവച്ചു അരക്കടിയില്‍ കൂടിയുള്ള adjustment അവിടെ ഇല്ല കേട്ടാ ? തിരുമെനിയ്ടെ ചോദ്യത്തിന് രണ്ടെ ണ്ണത്തിനു മറുപടി തന്നിട്ടുണ്ട്. ഒരു ബോണസ് ആയി കൂട്ടിയാ മതി.ഭീകരതയെ കുറിച്ചു ചോദിച്ച എന്റെ ചോദ്യത്തിന് ഉത്തരമില്ലെന്നറിയാം.പറയാനും സാധ്യതയില്ല. December 15, 2009 at 6:08 PM Unknown said... ശ്രി മനോജിന്റെ ബ്ലോഗില്‍ വന്ന ചില പ്രസ്തവ്യങ്ങള്‍ ആണ് എന്റെ കമന്റിനു ആധാരം. അപ്പോള്‍ ആ വൃത്തത്തിനുള്ളില്‍ നിന്നെ എനിക്കു സംസാരിക്കേണ്ട കാര്യമുള്ളൂ. താന്‍ അത് ഏറ്റു പിടിച്ചു നിനക്ക് തോന്നുന്ന കാര്യംഗല്‍ പറയുന്നു.. അത് തന്റെ ഇഷ്ടം. അതിനൊക്കെ കേറി മറുപടി പറയാന്‍ എനിക്കും മനസില്ല .. മനസിലായോടോ ?.. എങ്കിലും പറയുന്നു... ഞാന്‍ ഇട്ട ആദ്യത്തെ കമന്റില്‍ എവിടെയാടോ ഭീകരതയുടെ ചര്‍ച്ച ?..ശടമാന്യുവിന്റെ കമന്റിലെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എടുത്തു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് ..അതുവരെ മനിസിലാക്കാന്‍ കഴിയാതെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്നത് പോലെ , തനിക്കു സൗകര്യം ഉള്ള വാദങ്ങള്‍ ( മദനിയും, ഉമ്മന്‍ ചാന്‍ ടിയും, ജസ്വന്തും, കണ്ടഹാരും ) ചവറുപോലെ കൊണ്ട് നിറയ്ക്കുന്നത് ആണോടോ ചര്‍ച്ച ?.. എടൊ ബുധിരാക്ഷര്സാ ..എന്റെ കമന്റില്‍ എവിടെയാടോ ഞാന്‍ ബി ജെ പി / ആര്‍ എസ്‌ എസ്‌ കാരെ പ്രകീര്തിച്ചത് ?..ഇവിടെ എതിര്‍ കമന്റ്‌ എഴിതുന്നവര്‍ എല്ലാം RSS/BJP ആണെന്നാണോ തന്റെ കണ്ടുപിടുത്തം.. നിസാര പുള്ളി അല്ലല്ലോ താന്‍.. എവിടെ എങ്കിലും വിമാന റാഞ്ചല്‍ സംഭവത്തെ ഞാന്‍ ന്യായീകരിച്ചു കണ്ടോ ?..പിന്നെ എന്ത് അടിസ്ഥാനംവച്ചാടോ താന്‍ വീണ്ടും വീണ്ടും എന്നോട് അതും പറഞ്ഞു തര്‍ക്കിക്കുന്നത്‌ ?.കഴിയുമെങ്കില്‍ മറുപടി പറയടോ...??? ...തന്റെ മറുപടി കേട്ടിട്ട് ഞാന്‍ പ്രതികരിക്കാം .. അത് പോരെ ?. പിന്നെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എതിനാടോ തന്‍ മറുപടി പറഞ്ഞത് ?..താനല്ലേ എന്റെ കമന്റിനെ ഏറ്റു പിടിച്ചത്. ?...കഴിയുമെകില്‍ വ്യക്തമായ ഉത്തരം കൊട് ?. ചോദ്യങ്ങള്‍ ഒന്ന് കൂടി ആവര്‍ത്തിക്കുന്നു. ചോദ്യം ഒന്ന് : ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നോ ?.... ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ ( സിമി ) ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. പിന്നെ അവര്‍ പിന്നെ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തി ആളെ കൊന്നതും. ഇതൊന്നും സത്യമല്ല എന്നാണോ താങ്ങള്‍ പറയുന്നത് ?.. ചോദ്യം മൂന്നു : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തും മത sauhaarddam ഊട്ടി ഒരപ്പിച്ചത് ?. ചോദ്യം നാല് : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തുംനാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചത് ?. ചോദ്യം അഞ്ചു: മാര്‍ക്സിസ്റ്റുകാര്‍ എടുക്കുന്ന ജീവനുകള്‍ മത സൌഹാര്ടതിണോ അതോ നാടിനോടുള്ള പ്രതിബധതക്കോ ?. താനല്ലേ എന്റെ കമന്റിനെ ഏറ്റു പിടിച്ചത്.. അതുകൊണ്ട് തന്‍ തന്നെ ആദ്യം മറുപടി പറയടോ...??? ...തന്റെ മറുപടി കേട്ടിട്ട് ഞാന്‍ പ്രതികരിക്കാം .. അത് പോരെ ?. കുറെ നേരമായി താന്‍ മദനി മദനി എന്ന് പറഞ്ഞു രോമാഞ്ചം കൊള്ളുന്നു... മദനി തീവ്രവാദി / ഭീകരന്‍ / രാജ്യ ദ്രോഹി ആണെന്ന് ഞാന്‍ എവിടെ എങ്കിലുംപറഞ്ജോടോ ?..ഉത്തരം പറയടോ ?. താന്‍ മദനിയെ രാജ്യ സ്നേഹിയും, മതെതാരനും, സാമ്രാജ്യത്ത വിരുദ്ധനും, നിഷ്കളങ്കനും, ഇനി എല്ലാ സദ്ഗുനങ്ങളുടെ മൂര്തിമാത് രൂപവും ഒക്കെ ആയി കണ്ടു ആരാധിച്ചോടോ.. എനിക്ക് ഒരു വിരോധവും ഇല്ല... പിന്നെ എന്തിനാടോ മദനിയുമായി വേദി പങ്കിട്ടത് തെറ്റായി പോയി എന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ വിലയിരുത്തിയത് ?..മറുപടി പറയടോ ?.ചിലപ്പോള്‍ കലികാലം അല്ലെ ... പുണ്യ പ്രവര്‍ത്തികള്‍ക്കും , പുണ്യ വാന്മാര്‍ക്കും ക്ഷീണ കാലും ആയതു കൊണ്ടാകും... അല്ലെടോ ?.. ഉമ്മന്‍ ചാണ്ടി രാജി വച്ചിട്ട് വര്ഷം നാല് ആവാറായി ... അവര്‍ ചെയ്ത തെറ്റുകള്‍ അത് പോലെ തുടരാന്‍ ആണോ കംമുനിസ്ടുകാരെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ?..എന്നിട്ട് ഈ നാല് വര്ഷം എന്താടോ മദനി/സൂഫിയ അറെസ്റ്റ്‌ ചെയ്യാത്തത്... ഉമ്മന്‍ ചാണ്ടി കുറ്റ കാരന്‍ ആണെങ്കില്‍ അങ്ങേര്‍ക്കെതിരെ കേസ് എടുക്കട്ടെ... ആരാടോ അതിനു എതിര് നില്കുന്നത് ...എടൊ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.. അതിനു മദനി, നസീര്‍ എന്നൊക്കെ പറഞ്ഞു എന്നോട് എന്തിനാടോ തര്‍ക്കിക്കുന്നത്‌... ഞാന്‍ അവരുടെ പേര് പറഞ്ഞു അച്യുതാനന്ദന്‍ സര്‍കാരിനെ എവിടെ എങ്കിലും കുറ്റം പറഞ്ഞോ ?. മറുപടി പറയടോ ?..ഇനി ബാക്കി ഒരു നസീര്‍ ആണ് ...അത് പിന്നെ പറയാം... December 15, 2009 at 10:17 PM Unknown said... അതെ ബി ജെ പി ഭരിച്ചു കുട്ടി ചോരാക്കിയത് തന്നെ ആണ് .. ഒരു സംശയവും ഇല്ല . കോണ്‍ഗ്രസിന്‌ അമ്പതു വര്ഷം കൊണ്ട് ഉണ്ടായ അപചയം ബി ജെ പി ക്ക് ഏഴു വര്ഷം കൊണ്ട് ഉണ്ടായി . ഈ മതവും ജാതിയും പിടിച്ചുള്ള രാഷ്ട്രീയം ആദ്യ കാലങ്ങളില്‍ മുന്നേറ്റം ഉണ്ടായാലും തിരിച്ചടി ഉറപ്പാണ്‌.. തനിക്കുള്ള ഉത്തരം കിട്ടിയോടോ ?. ഇന്ത്യയില്‍ കോണ്‍ഗ്രെസിനു മാത്രമേ , കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നെഹ്‌റു കുടുംബത്തിനു മാത്രമേ സുസ്ഥിര ഗോവെര്‍മെന്റ്റ് ഉണ്ടാക്കാന്‍ പട്ടു എന്ന് വ്യപകായ ഒരു വിശ്വാസം ഉണ്ട്. അത് ഒരു പരിധി വരെ ശരിയാണ് താനും.. കാരണം, ..കഴിഞ്ഞ പര്ലിഅമെന്ട തിരഞ്ഞെടുപ്പിലെ അവരുടെ വിജയം തന്നെ. ഭരിച്ചു കൊണ്ടിരിക്കുന്നവരോട് സ്വാഭാവികമായി ഉണ്ടാവുന്ന എതിര്പുകളെ മറികടന്നാണ് അവര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. കലകലങ്ങള്‍ ആയി നടമാടുന്ന അഴിമതിയും , വിദേശ വിധേയത്വവും ഒക്കെ അവരുടെ ആദ്യ ഭരണത്തിലും ഉണ്ടായി എങ്കിലും ജനങ്ങള്‍ വീണ്ടും അവര്‍ക്ക് വോട്ടു ചെയ്തത് മേല്‍ പറഞ്ഞ വിശ്വാസത്തില്‍ അല്ലാതെ മറ്റു എന്ത് കാരണം കൊണ്ടാണ് ?.. ഇനി മദനിയുടെ കാര്യം .. അത് തന്റെ മറുപടി കേട്ടിട്ട് പറയാം... December 15, 2009 at 10:33 PM Unknown said... ശരിക്കും മദനിയുടെ കാര്യത്തില്‍ തന്റെ പ്രശ്നം എന്താണ് ?. കുറെ നേരം ആയല്ലോ മദനി മദനി എന്ന് പറഞ്ഞു കൊണ്ട് എന്നോട് തര്കിക്കുന്നു ...? മനസിലാകാത്തത് കൊണ്ട് ചോദിക്കുന്നതാണ്...മറുപടി വല്ലതും ഉണ്ടോ ?.. എനിക്ക് ഒരു പ്രശ്നവും ഇല്ല... ഞാന്‍ അങ്ങോരെ ഭീകരവാദി / രാജ്യദ്രോഹി ആക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല ..ഉണ്ടോടോ ? .. മറുപടി പറയു ?. അയാള്‍ അങ്ങനെ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല... പണ്ട് അയാള്‍ അങ്ങിനെ ആയിരുന്നു എന്ന് എനിക്ക് അറിയാം.. അങ്ങേര്‍ക്കു കൊയംബതുര്‍ ജയില്‍ ഒരു ബോധി വൃക്ഷ തണല്‍ ആയിരുന്നു .. ബോധോദയം കിട്ടി എന്നൊക്കെ ഏറ്റു പറയുമ്പോള്‍ മറിച്ചൊന്നുംപറയാനില്ല... ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും....എന്നായാലും....ഇതില്‍ തന്റെ പ്രശ്നം എന്താണ് ?.. December 15, 2009 at 11:39 PM ഷൈജൻ കാക്കര said... നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട്‌ രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്‌, ബോംബ്‌ പൊട്ടിച്ച്‌ കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്‌.എസ്‌, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്‌, പോലിസ്‌ കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം. December 16, 2009 at 2:50 AM ramachandran said... അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്. 'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല. എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്. പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം! എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്. വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതം ചെയ്തതും ശരി. പിണറായിയും പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്? മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ. വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം തൃപ്‌തിതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരു കണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം. എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം. ആദ്യത്തേത് മനോരമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്. മംഗളം ഇങ്ങനെഎഴുതുന്നു. മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്. മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ. എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല. ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല. മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പൊതുയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്‌നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം December 16, 2009 at 10:35 AM Unknown said... "...അപ്പോള്‍ ആ വൃത്തത്തിനുള്ളില്‍ നിന്നെ എനിക്കു സംസാരിക്കേണ്ട കാര്യമുള്ളൂ. ....." മാനനീയാ അങ്ങുന്നു വൃത്തത്തിനുല്ലിലോ ബിന്ദുവിലോ നിന്ന് സംസാരിച്ചോ ആര്‍ക്കു ചേതം. പക്ഷെ അങ്ങനെ വൃത്തത്തില്‍ "മാത്രം'സംസാരിക്കാന്‍ മനസ്സ് വരുന്നത് തന്നെ ആണ് തന്റെ ആശയപരമായ പരാജയത്തിന്റെ ആദ്യ പടി. ഇനി അങ്ങനെ മാത്രേ എല്ലാരും സംസാരിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നത്, നിസ്സഹായാവസ്ഥ, അസഹിഷ്ണുത. "....ശടമാന്യുവിന്റെ കമന്റിലെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എടുത്തു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് ...." തന്റെ കമന്റിലെ വിവരക്കേടും,സ്വയം കണ്ണില്‍ കോല് വളര്‍ന്നവന്‍, മറ്റുള്ളവന്റെ കണ്ണിലെ പൊടിയെ പറ്റി ഗീര്വാനിക്കുന്നതിലെ തൊലിക്കട്ടി എടുത്തു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് .അത് നാലാള്‍ കാണുമ്പോ ജാള്യം ഉണ്ടാകാം. "മദനിയും,ഉമ്മന്‍ചാന്‍ ടിയും, ജസ്വന്തും, കണ്ടഹാരും ചവറുപോലെ കൊണ്ട് നിറയ്ക്കുന്നത് ആണോടോ ചര്‍ച്ച ?.. മദനിയും,ഉമ്മന്‍ ചാന്‍ ടിയും,ജസ്വന്തും,കണ്ടഹാരും ഒക്കെ പറയുമ്പോ എന്തിനാ പൊള്ള്ന്നെ . മദനി 'തല്‍ക്കാലം' അല്ലെങ്കിലും ഉമ്മന്‍ ചാന്‍ടിയും, ജസ്വന്തും, കണ്ടഹാരും ഇഷ്ടക്കാരുറെ കൂട്ടത്തിലല്ലേ, അതുകൊണ്ടല്ലേ ഇത്തരം വാദങ്ങളുമായി വരുന്നത്. വീണ്ടും ചോദിക്കുന്നു എന്തിനാ ഇത്ര വെപ്രാളം,കേന്ദ്ര മന്ത്രി തന്നെ കൊടും ഭീകരന്‍ ലക്ഷര്‍ തോയ്ബാ നേതാവ് ആസ്ഹറിനെ കൈനീട്ടം കൊടുത്തത് പറയുമ്പോ എന്തിനാ മത്സ്യം കരക്ക്‌ പെട്ട പോലെ ഇത്ര പെടപടപ്പു. "ഇവിടെ എതിര്‍ കമന്റ്‌ എഴിതുന്നവര്‍ എല്ലാം RSS/BJP ആണെന്നാണോ...? അല്ല, അല്ലെ അല്ല,ബ്ലോഗര്‍ മരത്തലയന്‍ പറഞ്ഞ പോലെ "തള്ളേ..പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്." ഇപ്പൊ ഉറപ്പായില്ലേ താന്‍ അതൊന്നുമല്ലെന്ന്.എന്റെ മോഹം വടികുത്തിപ്പിരിക്കല്ലേ. "എവിടെ എങ്കിലും വിമാന റാഞ്ചല്‍ സംഭവത്തെ ഞാന്‍ ന്യായീകരിച്ചു കണ്ടോ ?.." ഇനി പറയ്‌,ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ ഉണ്ട് തനിക്കു ന്യായീകരിക്കാന്‍ "വയ്യാത്തതായി" എന്ന്. ലിസ്റ്റൊന്നു താ, ഇത്രത്തോളം തന്റെ തൊണ്ടയില്‍ കോലിട്ടപ്പോഴല്ലേ, ഞാന്‍ "ന്യായീകരിക്കുന്നില്ല" എന്നെങ്കിലും പറയുന്നത്, ഇനിയും പറയേണ്ടി വരും.അത് കഴിഞ്ഞു ഞാന്‍ പ്രതികരിക്കാം. എങ്കിലും തന്റെ ചോദ്യത്തിന് നേരത്തെ തന്നെ രണ്ടെന്നത്തിനു ഞാന്‍ പ്രതികരിച്ചിരുന്നു. അത് വീണ്ടും എഴുതുന്നു. /////"ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ, കരുണാകരന്റെ പുത്രന്‍ തന്നെ, "അതൊക്കെ പാര്‍ട്ടിയില്‍ നിന്ന് പാര" വെച്ചതാണ് എന്ന് പറഞ്ഞത്. ദേശാഭിമാനി "മാത്രം" എഴുതിയാല്‍ ആ കേസ് ഇന്നറിയപ്പെടുന്ന ചാരക്കേസ് ആവില്ലായിരുന്നു.എങ്കില്‍ ഇപ്പൊ ഉമ്മന്‍ ഏറ്റവും വലിയ തീവ്രവാദി സഹായി ആയി പൊതു സമൂഹത്തില്‍ അറിയപ്പെടില്ലരുന്നോ,നസീറിന്റെ കേസ് തീര്‍പ്പാക്കാന്‍ ടിയാന് സര്‍ക്കാര്‍ ഫയല്‍ നീക്കിയ വാര്‍ത്ത പുറത്തു വന്നല്ലോ , മറ്റുള്ള വലതു മാധ്യമങ്ങള്‍ ‍ അത് പൂഴ്തി വെച്ചതോണ്ട് വലിയ വിഷയമായില്ല ഇതുവരെ. December 16, 2009 at 7:49 PM Unknown said... "ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ (സിമി )ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. " വലിയ തമാശ,എങ്കില്‍ കേന്ദ്ര ഭീകര വിരുദ്ധ സേന എന്തെ അവരെ ഇതുവരെ സംരക്ഷിക്കുന്നു. ആരാണാ എമ്മെല്ലെമ്മാര്‍. കൊണ്ഗ്രെസ്സുകാര്‍ ആണോ ? കംമുക്കള്‍ എങ്കില്‍ പെട്ടെന്ന് അവരെ പിടിച്ചു അകത്തിട്ടു ചുരുങ്ങിയത് രാഷ്ട്രീയ മൈലേജ് എങ്കിലും നേടി ക്കൂടെ ?ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ പന്ന ബീയെപി, കൊണ്ഗ്രെസ്സ് എംപി മാര്‍ കാശ് വാങ്ങിയതിനു കേസും അറസ്റ്റും ഒക്കെ നടന്നിട്ടില്ലേ, എന്നിട്ടും ആ "ഭീകര" എം എല്ലേ മാരെ എന്തെ കേസ് രാജ്യ ദ്രോഹമായിട്ടുകൂടി അറസ്റ്റു ചെയ്യുന്നില്ല, കേന്ദ്ര ഭീകര വിരുദ്ധ സേന ? (കോടിയേരി പ്ലീസിനെ ഒന്നിനും കൊള്ളില്ലാ എന്നറിയാമല്ലോ ) അത് കഴിഞ്ഞു ഇത്രയും എഴുതി ഞാന്‍ മുന്‍ കമ്മെന്റില്‍ "തിരുമെനിയ്ടെ ചോദ്യത്തിന് രണ്ടെ ണ്ണത്തിനു മറുപടി തന്നിട്ടുണ്ട്. ഒരു ബോണസ് ആയി കൂട്ടിയാ മതി." (എവിടെ ഒന്നും വായിക്കാതെ പല്ലുതേക്കാതെ, രാവിലെ തന്നെ പുലഭ്യം പറയാന്‍ ഇറങ്ങുകല്ലേ) ഇനി തന്റെ മറ്റൊരു ചോദ്യം അതിങ്ങനെ.. "പിന്നെ എന്തിനാടോ മദനിയുമായി വേദി പങ്കിട്ടത് തെറ്റായി പോയി എന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ വിലയിരുത്തിയത് ?.. ഇതിനും മുന്‍ കമ്മെന്റില്‍ മറുപടി ഉണ്ട്...(എവിടെ വായിച്ച്ല്ലല്ലോ കമന്റുന്നത്..) ആ മറുപടി ഇതായിരുന്നു "എടോ,വേദി പങ്കിട്ട കാര്യമൊക്കെ വംഗ നാടിലെ ആരും പറയണ്ട,ഇലക്ഷന്‍ അവലോകനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അതൊക്കെ ഉണ്ട്.അതൊക്കെ പറയാന്‍ ആര്‍ജ്ജവം വേണം.അല്ലാതെ തിരുമേനി മാനനീയന്റെ പാര്‍ട്ടികളെ പോലെ എല്ലാം മൂടിവച്ചു അരക്കടിയില്‍ കൂടിയുള്ള adjustment അവിടെ ഇല്ല കേട്ടാ ?" എന്തിനാ മാനനീയ നളര്‍ജ്ജി എന്നൊക്കൊണ്ട് ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യിക്കുന്നത്, തന്റെ പുത്തിയില്‍ ഇത് കേറാന്‍ (കേറന്നില്ലെന്നു നടിക്കുന്നു എന്നറിയാം എങ്കിലും) ഞാന്‍ എത്ര തവണ കോപി പേസ്റ്റ് ചെയ്യണം. മാനനീയന്‍ ഇങ്ങനെ എഴുതിയില്ലേ, "എവിടെ എങ്കിലും വിമാന റാഞ്ചല്‍ സംഭവത്തെ ഞാന്‍ ന്യായീകരിച്ചു കണ്ടോ ?.." അതിന്റെ മറുപടി ഒന്ന് കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു ഇനി പറയ്‌, ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ ഉണ്ട് തനിക്കു ന്യായീകരിക്കാന്‍ "വയ്യാത്തതായി" വലതന്‍മാരുടെ വക എന്ന്.ആ ഒരു ലിസ്റ്റൊന്നു താ...അതിനു ശേഷം ഞാന്‍ പ്രതികരിക്കാം തന്‍റെ ചോദ്യത്തിന്, എന്കിലുംക് രണ്ടെന്നത്തിനു ഞാന്‍ ബോണസ് ആയി വെറും വെറുതെ മറുപടി തന്നു കഴിഞ്ഞു. December 16, 2009 at 7:50 PM Unknown said... ചോദ്യത്തിന് ഉത്തരം തരാതെ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കും എന്നറിയാം എങ്കിലും,മാനനീയ നളര്‍ജ്ജി തന്നെ തന്ന ലിങ്ക് വെച്ചു (നല്ര്‍ജ്ജിയു ടെ ആരോപണം)ഒരു ചിന്ന സംശയം ചോദിക്കട്ടെ(മുന്‍ കമ്മാന്റില്‍ ഉള്ള പ്രസക്ത ഭാഗം ) ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ പന്ന ബീയെപി, കൊണ്ഗ്രെസ്സ് എംപിമാര്‍ കാശ് വാങ്ങിയതിനു കേസും അറസ്റ്റും ഒക്കെ നടന്നിട്ടില്ലേ,എന്നിട്ടും ആ കേരള "ഭീകര" എം എല്ലേമാരെ എന്തെ കേസ് രാജ്യദ്രോഹമായിട്ടുകൂടി അറസ്റ്റു ചെയ്യുന്നില്ല, കേന്ദ്രഭീകര വിരുദ്ധ സേന ? (കോടിയേരി പ്ലീസിനെ ഒന്നിനും കൊള്ളില്ലാ എന്നറിയാമല്ലോ !!)ഇത്ര വലിയ രാജ്യദ്രോഹം ചെയ്ത കേരള എമ്മെല്ലെമാരെ (നളര്‍ജ്ജിക്ക് മാത്രം അറിയാവുന്ന) ജയിലിടാന്‍ മടിക്കുന്ന കേന്ദ്ര ഭരണത്തിനു എതിരെ നമുക്ക് ഒരുമിച്ചു നീങ്ങാമോ ? ഐബി, റോ,സ്പെഷ്യല്‍ ടാസ്ക് ഫോര്‍സ്,anti terror ടീം എല്ലാം നാം പോക്കറ്റിന്നു പണം കൊടുത്തു പോറ്റുന്നില്ലേ.കേന്ദ്ര സര്‍ക്കാര്‍ ആ എമ്മെല്ലെമാരെ എന്തെ സംരക്ഷിക്കുന്നു ? ഓര്‍ക്കുക, ഇത് 'സംസ്ഥാന' ദ്രോഹമല്ല, "രാജ്യ' ദ്രോഹമാണ്. കേന്ദ്ര സര്‍ക്കാരിലെ ആരാണ് അവരെ സംരക്ഷിക്കുന്നത്. നമുക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ചു കമന്റിടാം എന്താ തയ്യാറാണോ ? December 16, 2009 at 8:07 PM Unknown said... "അങ്ങേര്‍ക്കു കൊയംബതുര്‍ ജയില്‍ ഒരു ബോധി വൃക്ഷ തണല്‍ ആയിരുന്നു .. ബോധോദയം കിട്ടി എന്നൊക്കെ ഏറ്റു പറയുമ്പോള്‍ മറിച്ചൊന്നുംപറയാനില്ല... ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും....എന്നായാലും....ഇതില്‍ തന്റെ പ്രശ്നം എന്താണ് ?.." മദനി ആവട്ടെ,പ്രഗ്യാ സിംഗ് ആവട്ടെ, കാസര്‍കോട് ഒരു മാസം മുമ്പ് "ബസ്സുകള്‍ കത്തിച്ച" എന്‍.ഡി.എഫും അതിനെ വെള്ള പൂശാന്‍ ഓടിയ വീരനും ചാണ്ടിയുമാവട്ടെ, withdrawal of case-Reg(status of case,examine the case എന്നൊന്നുമല്ല )എന്ന് കുറിച്ചു naseerനെ വിടുവിക്കാന്‍ ഫയല് നീക്കിയ യു.ഡി.എഫ് പായലുകള്‍ ആവട്ടെ,നായനാര്‍ വധക്കേസ് പിന്‍വലിക്കാന്‍ ഉമ്മന്റെ അടുക്കല്‍ ചെന്ന് സൗഹൃദം പുതുക്കിയെന്നു കോടിയേരി പറയുന്ന ഒന്നാം പ്രതി അമീര അലി ആവട്ടെ, ജസ്വന്ത് സിന്ഹോ മോഡിയോ ആവട്ടെ,ആര്‍ക്കും ബോധിവൃക്ഷ ചോട്ടില്‍ ബോധോദയം കിട്ടിയേക്കാം മോനെ ദിനേശാ നളരാ. എല്ലാം കാണൂ, കേള്‍ക്കൂ. അപ്പൊ തിരിയും ഫൂമി ഉരുണ്ടതെന്നു. December 16, 2009 at 8:32 PM Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) IMPORTANT Posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
പാലക്കാട്: പാലക്കാട് മണ്ണാറക്കാട് ഞെട്ടരക്കടവ് വെള്ളത്തില്‍ മുങ്ങിയ ക്രോസ് കോസ് വേയിലൂടെ അപകടകരമായി ബസ് ഓടിച്ചതിന് കേസെടുത്തു. മണ്ണാറക്കാട് ട്രാഫിക്ക് പൊലീസാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. മനപ്പൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച നെല്ലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളത്തിനടിയിലായ ഞെട്ടരക്കടവ്-പൊമ്പ്ര പാലത്തിലൂടെ ബസ് സഞ്ചരിച്ചത്. സമാന രീതിയില്‍ വാഹനമോടിച്ച ഒരു ജീപ്പിനും പിഴ ചുമത്തിയിട്ടുണ്ട്. പകുതിയോളം ഭാഗം വെള്ളത്തില്‍മുങ്ങി ബസ് പാലംകടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. Also Read Also Read കാറ്റോടുകൂടിയ ശക്തമായ മഴ തുടരും; നാളെ ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ യെല്ലോ അലെര്‍ട്ട് പാലത്തിന് മുകളിലൂടെ കവിഞ്ഞൊഴുകിയ വെള്ളത്തില്‍ ബസ് പാതി മുങ്ങിയ നിലയിലായിരുന്നു. പാലത്തിന് സമീപം നില്‍ക്കുന്ന ആളുകളുടെ ആര്‍പ്പുവിളികളും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബസിനുള്ളില്‍ 35 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. Also Read Also Read സിനിമാ പാരമ്പര്യമില്ലാതെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്കായിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്: ആസിഫ് അലി
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
സഹിച്ചത് മതിയായി എന്ന് ജനത്തിനു തോന്നുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം ഏതെങ്കിലും ഒരു പ്രദേശത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകയറുകയും ചെയ്യുന്നത്. വിഷയം എന്തായാലും സഹനത്തിന്റെ നെല്ലിപ്പടി കാണുന്ന അവസ്ഥയില്ലെങ്കില്‍ അത് പ്രാദേശികമായ പ്രതിഷേധമായിരിക്കുകയും എളുപ്പത്തില്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും. ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ആദ്യത്തെ ഗണത്തില്‍ പെടുന്നതാണ്.പൊതുജനപ്രക്ഷോഭങ്ങള്‍ അവിടെ പുത്തരിയല്ല. 2009ലെ പക്ഷോഭം മഹ്മൂദ് അഹമ്മദി നെജാദിന്റെ തിരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള രോഷം 2017ല്‍ പ്രതിഷേധമായി പൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ സുരക്ഷാ സേന 1,500 പേരെ കൊന്നതായി ആരോപിക്കപ്പെടുന്ന 2019ലെ പ്രക്ഷോഭം ഇന്ധനവിലക്കയറ്റത്തിന്റെ പേരിലായിരുന്നു. ഇത്തവണത്തേത് വ്യത്യസ്തമാണ്. ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള വിവേചനാപരമായ പെരുമാറ്റം പുതിയ തലമുറയ്ക്ക് സഹിക്കാവുന്നതില്‍ അധികമായതിന്റെ പ്രതികരണമാണ്. മതഭരണകൂടം അനുശാസിക്കുന്ന വിധത്തില്‍ ഹിജാബ് ധരിച്ചില്ല എന്ന കാരണത്തിന് മൊറാലിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22 കാരി പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. പടിഞ്ഞാറന്‍ ഇറാനിലെ കുര്‍ദിസ്ഥാനില്‍നിന്ന് കുടുംബാംഗങ്ങളോടൊപ്പം ടൂറിനു വന്ന അമിനി പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കോമയിലാകുകയും രണ്ടു ദിവസത്തിനു ശേഷം മരിക്കുകയുമായിരുന്നു. പതിറ്റാണ്ടുകളായി ന്യൂനപക്ഷമായ കുര്‍ദുകള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ഇറാനിലെ കുര്‍ദിസ്ഥാന്‍ മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. അത് പെട്ടെന്ന് ടെഹ്‌റാന്‍, മഷാദ്, ഉള്‍പ്പെടെ 80 നഗരങ്ങളിലേക്ക് വ്യാപിച്ചു. മരണം ഹൃദയസ്തംഭനം മൂലമാണെന്ന് അവകാശപ്പെട്ട് ജനക്കൂട്ടത്തെ ശാന്തമാക്കാന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പ്രതിഷേധക്കാര്‍ പോലീസുമായും മഫ്റ്റിയിലുള്ള സുരക്ഷാസേനയുമായും ഏറ്റുമുട്ടി. പല സ്ഥലങ്ങളിലും സ്ത്രീകളായിരുന്നു പ്രതിഷേധത്തിന്റെ മുന്‍നിരയില്‍.ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത നിരവധി വീഡിയോകള്‍ ഈ ദേഷ്യത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. യുവാക്കള്‍ തെരുവില്‍ പോലീസിനെ നേരിടുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നു. ജനക്കൂട്ടം 'സ്വേച്ഛാധിപതിക്ക് മരണം' എന്ന് വിളിക്കുന്നു. സ്ത്രീകള്‍ തെരുവില്‍ നൃത്തം ചെയ്യുന്നു. ഹിജാബ് ഊരി കത്തിക്കുന്നു. ഒരു സ്ത്രീ സ്വന്തം മുടി മുറിക്കുമ്പോള്‍ പുരുഷന്മാര്‍ ഹര്‍ഷാരവം മുഴക്കുന്നു. മുടി മറയ്ക്കാത്തതിനും നൃത്തം ചെയ്തതിനുമെല്ലാം സ്ത്രീകളെ ജയിലില്‍ അടയ്ക്കുകയും തല്ലുകയും ചെയ്യുന്ന ഭരണകൂടത്തിന് ഇതൊക്കെ പ്രതിവിപ്ലവമാണ്.1981ല്‍ ഹിജാബ് നിയമം ആരംഭിച്ചതുമുതല്‍ ഇറാനിയന്‍ സ്ത്രീകള്‍ അതിനെ വെല്ലുവിളിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ടു. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും ശിരോവസ്ത്രവും അയഞ്ഞ വസ്ത്രവും ധരിക്കണമെന്നാണ് ഇറാനിയന്‍ നിയമം. യുവതലമുറയിലെ സ്ത്രീകള്‍ വളര്‍ന്നപ്പോള്‍, പൊതുസ്ഥലത്ത് ശിരോവസ്ത്രം നീക്കം ചെയ്യാനും നിര്‍ബന്ധിത ഹിജാബ് ഊരിയെറിയാനും ധൈര്യപ്പെട്ടു. 2019ല്‍, പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ നുഴഞ്ഞുകയറിയതിന് അറസ്റ്റിലായ സഹര്‍ ഖോദയാരി എന്ന 29 കാരി സ്വയം തീകൊളുത്തി പ്രതിഷേധിച്ചു. അതേ വര്‍ഷം, ശിരോവസ്ത്രം അഴിച്ച സ്ത്രീകള്‍ക്കുവേണ്ടി വാദിച്ച പ്രമുഖ ഇറാനിയന്‍ അഭിഭാഷകയായ നസ്രിന്‍ സൊതൗദെക്ക് 38 വര്‍ഷം തടവും 148 ചാട്ടവാറടിയും ശിക്ഷ ലഭിച്ചു. വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പുരുഷ രക്ഷാധികാരിയുടെ അനുമതി കൂടാതെ ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള അവകാശം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള സ്ത്രീ മുന്നേറ്റത്തെ മര്‍ദനവും അറസ്റ്റും വെടിവയ്പും കൊണ്ട് ഭരണകൂടം നേരിട്ടു. സ്ത്രീകളെ സാമൂഹികമായി 6-ാം നൂറ്റാണ്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഇറാനിലെ മതഭരണകുടം ശ്രമിക്കുന്നത്. സമാനമായ അടിച്ചമര്‍ത്തല്‍ നിലനിന്ന സൗദി അറേബ്യ പുതിയ ഭരണാധികാരിയുടെ കീഴില്‍ പതിയെ മാറാന്‍ തുടങ്ങി. മറ്റൊന്ന് അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ ഗവണ്മെന്റ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസംപോലും നിഷേധിക്കുന്നു. ഇറാനില്‍ പക്ഷേ, വിദ്യ സമ്പാദിക്കാനും ജോലി ചെയ്യാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്. എങ്കിലും അവര്‍ കൂടുതല്‍ സ്വാതന്ത്യം ആഗ്രഹിക്കുന്നു.എല്ലായിടത്തും ഗവണ്‍മെന്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരുന്ന അതേ പരാതികളാണ് ഇറാനികളെയും പ്രക്ഷോഭങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്: വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അഴിമതി, വഞ്ചന, കെടുകാര്യസ്ഥത... കയ്‌പേറിയ ഈ കൂട്ടുകഷായത്തോട് രാഷ്ട്രീയവും സാമൂഹികവുമായ അടിച്ചമര്‍ത്തലുകള്‍ ചേരുന്നു. ഇന്നത്തെ പ്രതിഷേധങ്ങളെ 2009ലേതില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഡസന്‍ കണക്കിന് ഘടകങ്ങളില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഉള്‍പ്പെടുന്നു. 2009ല്‍ 2-3 ദശലക്ഷം വരെ ഇറാനികള്‍ ടെഹ്‌റാനില്‍ നിശബ്ദമായി പ്രതിഷേധിച്ചപ്പോള്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, അതിശയിപ്പിക്കുന്ന 48 ദശലക്ഷം ഇറാനികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു, അവരെല്ലാം സോഷ്യല്‍ മീഡിയയും ആശയവിനിമയ ആപ്പുകളുംകൊണ്ട് സജ്ജമാണ്. ടെലിഗ്രാമിന് മാത്രം 40 ദശലക്ഷം ഉപയോക്താക്കളുണ്ട്.ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമാണ് മതമൗലിക തീവ്രവാദ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ശത്രു. സ്വന്തം രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ജനം പുറംലോകം കാണുന്നു, പുതിയ ആശയങ്ങല്‍ അറിയുന്നു. ആധുനിക കാലത്തെ പൊതുജന പ്രക്ഷോഭങ്ങള്‍ ഇത്രവേഗം പൊട്ടിപ്പുറപ്പെടുകയും പടരുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയുടെ സഹോയത്തോടെയാണ്. അത് അറിയാവുന്നതുകൊണ്ടാണ് ഇറാന്‍ ഭരണകൂടം ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്നതും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയം നിയന്ത്രിക്കുന്നതും. ഒരുപക്ഷേ, ഭരണകൂലത്തിന്റെ പക്കലുള്ള ഏറ്റവും വലിയ ആയുധവും ഇന്റര്‍നെറ്റ് നിയന്ത്രണമാണ്. ഇറാന്‍ സാധാരണയായി അനുവദിക്കുന്ന ആശയവിനിമയ ഉപകരണങ്ങളായ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും നിയന്ത്രിച്ചതായി ഇന്റര്‍നെറ്റ് മോണിറ്ററിംഗ് ഗ്രൂപ്പ് നെറ്റ്‌ബ്ലോക്ക്‌സ് പറഞ്ഞു. രണ്ട് ആപ്പുകള്‍ക്കും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്, സമീപ വര്‍ഷങ്ങളില്‍ ഫേസ്ബുക്കും ട്വീറ്ററും അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ അധികാരികള്‍ തടഞ്ഞതിന് ശേഷം ഇവ കൂടുതല്‍ ജനപ്രിയമായി. ടെലിഗ്രാം, യൂട്യൂബ്, ടിക് ടോക്ക് എന്നിവയും ഇടയ്ക്കിടെ അടച്ചുപൂട്ടലിനു വിധേയമാകുന്നു. മിഡില്‍ ഈസ്റ്റിലെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ പൊതുവെ വലിയ അടിച്ചമര്‍ത്തലിനെ അഭിമുഖീകരിക്കുന്നു. സന്തോഷകരമായ അന്ത്യങ്ങള്‍ അവയ്ക്ക് അപൂര്‍വ്വമായേ ഉണ്ടാകൂ. ഒരു സ്വേച്ഛാധിപതിയെ അട്ടിമറിക്കുന്നതില്‍ 'വിജയിച്ചാല്‍പോലും, സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ അവര്‍ പരാജയപ്പെടുന്നു. മിക്ക മിഡില്‍ ഈസ്‌റ്റേണ്‍ രാജ്യങ്ങളും ഭരിക്കുന്നത് മതേതര സ്വേച്ഛാധിപതികളാണ്. അവര്‍ ഇസ്ലാമിസ്റ്റുകളെ ഭയപ്പെടുകയും അടിച്ചമര്‍ത്തുകയുംചെയ്യുന്നു. ഇറാനില്‍ നേരേ മറിച്ചാണ്. മതേതര പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ഇറാനിലേത്. നിരായുധരായ, അസംഘടിതരായ, നേതാവില്ലാത്ത, സാമ്പത്തിക അന്തസ്സും ബഹുസ്വരതയും തേടുന്ന സാധാരണക്കാര്‍, കനത്ത സായുധ, സംഘടിത, തിയോക്രസിയെ തോല്പിക്കാനുള്ള സാദ്ധ്യത വിരളമാണ്.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വധശിക്ഷാ നിരക്കുള്ള രാജ്യമാണ് ഇറാന്‍. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നു, സ്വവര്‍ഗ്ഗാനുരാഗികളെയും മതന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. സമാധാനപരമായ ഒരു പൗരാവകാശ പ്രസ്ഥാനം ഇറാനില്‍ വിജയിക്കില്ലെന്ന് വിശ്വസിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. ഭരണകൂടത്തിന്റെ ശക്തമായ ഉപകരണം - ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) ബാസിജ് മിലിഷ്യയും - സംഘടിതവും സായുധവും സമൃദ്ധവും അടിച്ചമര്‍ത്തലിന്റെ ക്രൂരമായ ശാസ്ത്രത്തില്‍ നന്നായി പരിശീലനം നേടിയവരുമാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ നിരായുധരും നേതാവില്ലാത്തവരും ചുക്കാന്‍ ഇല്ലാത്തവരുമാണ്. കൂടാതെ, ലെബനീസ് ഹിസ്ബുള്ള ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഷിയാ മിലിഷ്യകള്‍ ഇറാന്റെ പക്കലുണ്ട്. സിറിയന്‍ വിമതരുമായോ സുന്നി ജിഹാദികളുമായോ യുദ്ധം ചെയ്യുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് നിരായുധരായ ഇറാനിയന്‍ പ്രതിഷേധക്കാരെ തകര്‍ക്കുന്നത്. ഇറാനോട് കടുത്ത ശത്രുതയിലാണെങ്കിലും ഗള്‍ഫ് മേഖലയിലെ സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ ഇറാന്‍ ജനതയുടെ പക്ഷത്തല്ല. കാരണം ഇറാന്‍ ഭരണകൂടത്തെ ജനങ്ങള്‍ക്ക് മറിച്ചിടാന്‍ കഴിഞ്ഞാല്‍, അറബ് വസന്തം പോലെ അതിന് 'ഡോമിനോസ് ഇഫക്ട്' ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. ഇറാനില്‍ അരാജകത്വം പടരുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതായത് ഇറാനിലെ ജനങ്ങള്‍ ഒറ്റയ്ക്കാണ്. ജനകീയ പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ ആവലാതികള്‍ പരിഹരിക്കാന്‍ ഇറാനിയന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, ചരിത്രം മറിച്ചാണ്. വരും ആഴ്ചകളിലും മാസങ്ങളിലും ഭരണകൂടം അടിച്ചമര്‍ത്തല്‍ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കണം. അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഇറാന്റെ സുരക്ഷാ സേന തഴച്ചുവളരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ അവര്‍ അധികാരം വിപുലീകരിക്കുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ക്രൂരതയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രം സൂചിപ്പിക്കുന്നത്, മാറ്റം എളുപ്പമോ സമാധാനപരമായോ പെട്ടെന്നോ വരില്ല എന്നാണ്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.