text
stringlengths
341
366k
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
വിമര്‍ശനത്തിന്റെയും സ്വീകാര്യതയുടെയും സ്‌പെയ്‌സുകള്‍ അവശേഷിപ്പിക്കുന്ന ഒരു സ്ഥാനാര്‍ഥിയാണ് ധര്‍മടത്തെ പിണറായി വിജയന്‍. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ സ്ഥാനാര്‍ഥിത്വമാണിത്. Image Full Width Image Caption പിണറായി വിജയന്‍ / Photo : Pinarayi Vijayan, fb page Text Formatted ധര്‍മടം എന്ന മണ്ഡലം, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുപ്പില്‍ വരുന്നത് ജയസാധ്യതകളുടെ വിശകലനത്തിലല്ല. കാരണം, മണ്ഡലത്തിലെ ഇരുമുന്നണികളുടെ വോട്ടുഷെയറും സ്ഥാനാര്‍ഥികളെയും പരിഗണിച്ചാല്‍, മുഖ്യമന്ത്രി കൂടിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിണറായി വിജയന് ജയം ഉറപ്പിക്കാം. അദ്ദേഹത്തിനുമേല്‍ ഒരു അട്ടിമറി വിജയം സാധ്യമാകുന്ന സാഹചര്യങ്ങളും ധര്‍മടത്ത് ദൃശ്യമല്ല. അപ്പോള്‍, വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞ ഒരു മത്സരത്തെ മുന്‍നിര്‍ത്തിയല്ല, ധര്‍മടത്തെക്കുറിച്ച് സംസാരിക്കേണ്ടത്; മറിച്ച്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ച, ഇനിയും അഞ്ചുവര്‍ഷം കൂടി ഭരിക്കും എന്നു പ്രവചിക്കപ്പെട്ട ഒരു സര്‍ക്കാറിനെക്കുറിച്ചും അതിന്റെ മുഖ്യമന്ത്രിയെക്കുറിച്ചുമാണ്. പിണറായിക്കെതിരായ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.സി.സി സെക്രട്ടറി കൂടിയായ സി. രഘുനാഥാണ്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ്, നാടകീയമായി രഘുനാഥിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കെ. സുധാകരന്‍ തന്നെ പിണറായിക്കെതിരെ മത്സരിക്കണമെന്ന് കെ.പി.സി.സിയിലും ഹൈക്കമാന്‍ഡിലും അഭിപ്രായമുയരുകയും അത് സുധാകരന്‍ തന്നെ ഏതാണ്ട് സമ്മതിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ. സുധാകരന്‍ വിജയിച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് എല്‍.ഡി.എഫിന് 4099 വോട്ടിന്റെ തുച്ഛമായ ഭൂരിപക്ഷമാണുണ്ടായിരുന്നതെന്നും സുധാകരന്‍ സ്ഥാനാര്‍ഥിയായാല്‍ ഇത് മറികടക്കാനും വിജയിക്കാനും കഴിയും എന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍ പിണറായിയുടെ പ്രതിയോഗി എന്ന മട്ടില്‍ അവതരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ഋജുവായ കണക്കുകളെ മറികടക്കുന്ന മറ്റു കാര്യങ്ങള്‍ കൂടിയുണ്ടെന്ന തിരിച്ചറിവുകൊണ്ടാകാം, സുധാകരന്‍ ‘ദുരൂഹമായ' ചില കാരണങ്ങള്‍ നിരത്തി ധര്‍മടത്തെ മത്സരത്തില്‍നിന്ന് ഒഴിവായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ രാഷ്ട്രീയമായ ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല കെ. സുധാകരന്‍ എന്ന പ്രതീകം മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയനെതിരായ യു.ഡി.എഫിന്റെ ആക്ഷേപങ്ങളെ ‘ശക്ത'മായി വോട്ടര്‍മാര്‍ക്ക് അഭിമുഖം നിര്‍ത്താനുള്ള ഒരു സാധ്യതയാണ് പിണറായി- സുധാകരന്‍ മത്സരം ഇല്ലാതായതോടെ അടഞ്ഞുപോയതെന്ന് ചില രാഷ്ട്രീയ ഇന്നസെന്റുമാര്‍ വിശകലനം നടത്തുന്നുണ്ട്. അത്, കേരളത്തിലെ കോണ്‍ഗ്രസിനെക്കുറിച്ചുള്ള അന്തക്കേടില്‍നിന്നുണ്ടാകുന്ന ഒന്നാണ്. എല്‍.ഡി.എഫിനോട് ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ മത്സരം നടത്താനുള്ള യു.ഡി.എഫിന്റെ സ്‌പെയ്‌സ് ആയിരുന്നു ധര്‍മടം എന്ന് വാദത്തിന് സമ്മതിക്കുക. അപ്പോള്‍, പ്രതിപക്ഷത്തായിരുന്ന, കെ. സുധാകരന്റെ കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ചുവര്‍ഷം ഇഷ്യൂകളെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നുവോ എന്ന ചോദ്യം ഉയരും. നിസ്സംശയം അല്ല എന്ന മറുപടിയും കിട്ടും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ രാഷ്ട്രീയമായ ഒരു ചോദ്യം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനാണ് ഭരണകൂടത്തെ രാഷ്ട്രീയമായി തിരുത്താന്‍ കഴിയുക എന്നത് പ്രാഥമിക തത്വമാണ്. പരിസ്ഥിതി സംരക്ഷണം, പ്രകൃതി വിഭവ വിനിയോഗം, മതനിരപേക്ഷത, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ടതും എടുത്തതുമായ സന്ദര്‍ഭങ്ങള്‍ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലുണ്ടായി. കെ. സുധാകരന്‍ സംവരണ അട്ടിമറി, വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്റെ ദുരുപയോഗം, കരിനിയമങ്ങളുടെ പ്രയോഗം, ക്രിമിനല്‍ പൊലീസിങ്, രാഷ്ട്രീയ പ്രതിയോഗികളുടെ കൊലപാതകം, ബ്യൂറോക്രസിയുടെ അവിഹിത ഇടപെടൽ തുടങ്ങി തിരുത്തലുകള്‍ അനിവാര്യമായ ജനവിരുദ്ധനടപടികളും ഇതോ​ടൊപ്പം സംഭവിച്ചു. കേരളം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിലപാടെടുക്കാനുള്ള ശേഷി ഇല്ലെന്നുമാത്രമല്ല, ഇടതുപക്ഷ സര്‍ക്കാര്‍ തിരുത്തേണ്ട സംഗതികള്‍, ഇതിനേക്കാള്‍ തീവ്രമായി നടപ്പാക്കിയ ചരിത്രവും കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കുണ്ട്. അതുകൊണ്ട്, പിണറായി വിജയനെതിരെ പരമാവധി ഒരു സി. രഘുനാഥ് മത്സരമാണ് കോണ്‍ഗ്രസിന് സാധ്യമാകുക. അതായത്, രഘുനാഥിനുപകരം സാക്ഷാല്‍ കെ. സുധാകരന്‍ മത്സരിച്ചാലും ആകാരപരമായ ‘ശക്തി'ക്കപ്പുറം ആശയപരമായ ഒരു കരുത്ത് ആ മത്സരത്തിനുണ്ടാകില്ല. അതിന്, സുധാകരന്‍ തന്നെയാണ് തെളിവ്. കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസിനെ കൃത്യമായി നിര്‍വചിക്കാവുന്ന ഒരു സൂചകം സുധാകരനാണ്. അതായത്, ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് നല്ലൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന സുധാകരന്റെ തിയറി, അദ്ദേഹത്തിന്റെ സഹജമായ വിടുവായത്തമായിരുന്നില്ല. കേരളത്തില്‍, സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ സി.പി.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ബി.ജെ.പിയുടെ വോട്ടുഷെയറിലേക്ക് സംഭാവനയുണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തിയാല്‍, ബി.ജെ.പിക്കും സംഘ്പരിവാറിനും കേരളത്തില്‍ പ്രത്യയശാസ്​ത്രപരമായ സാധൂകരണം സാധ്യമായത് കോണ്‍ഗ്രസിലൂടെയാണ്. അത്, തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടുന്ന വോട്ടുഷെയറിനേക്കാള്‍ അപകടകരമായ പ്രക്രിയയാണ്. വാളയാറിലെ അമ്മയുടെ ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തെ ഒരു രാഷ്ട്രീയ മത്സരമായി എടുക്കാനാകില്ലെങ്കിലും അത് യു.ഡി.എഫിന്റേതിനേക്കാള്‍ പ്രസക്തമാകുന്നുണ്ട്. കാരണം, അത് പിണറായി വിജയന്‍ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ ക്രൂരമായ ഉദ്യോഗസ്ഥ ദുഷ്​പ്രഭുത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഒരു ‘ഹൈ പൊട്ടന്‍ഷ്യല്‍ ലെഫ്റ്റ്' ഐഡന്റിറ്റിയുടെ സാന്നിധ്യവും സ്വാധീനവും പലമട്ടില്‍ പ്രകടമാകുകയും അത് പുരോഗമനപരമായ അസ്തിത്വമായി ജനതയെ നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളം. ഇവിടേക്കാണ് മാനവികമായ, ജനാധിപത്യപരമായ, മതേതരമായ, ബഹുസ്വരമായ ഇടപെടലുകളെയെല്ലാം വിലക്കുന്ന വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും രാഷ്ട്രീയം നുഴഞ്ഞുകയറുന്നത് എന്നോര്‍ക്കണം. (സംഘ്പരിവാറിന് സാധൂകരണം നേടിക്കൊടുത്ത Social vulnerability യുടേതായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയ കാരണങ്ങളോടൊപ്പം, കാല്‍നൂറ്റാണ്ടിനിടയിലുണ്ടായ സാമൂഹിക പരിണാമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്- എല്ലാ സാമൂഹിക / സാമുദായിക വിഭാഗങ്ങളിലേക്കും പടരുന്ന സവര്‍ണവല്‍ക്കരണം, നിയോ- ലിബറല്‍ യുക്തികളുടെ ചങ്ങാത്തത്താല്‍ പ്രബലമാക്കപ്പെട്ട യാഥാസ്ഥിതികത്വം, മതങ്ങളുടെയും വിശ്വാസങ്ങളുടെയും മനുഷ്യവിരുദ്ധമായ പുനരുത്ഥാനങ്ങള്‍, പ്രബലമായി വരുന്ന സ്ത്രീ കര്‍തൃത്വങ്ങളാല്‍ ദുര്‍ബലപ്പെടുന്ന പുരുഷാധിപത്യത്തിന്റെ ‘സ്ട്രഗിളു'കള്‍ തുടങ്ങിയവ സംഘ്പരിവാറിന് ഒരുക്കിയ അടിത്തറകള്‍ തീര്‍ച്ചയായും പ്രധാനമാണ്. എന്നാല്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ വിശകലനത്തില്‍നിന്ന് അവ മാറ്റിനിര്‍ത്തുന്നു എന്നേയുള്ളൂ.) ധർമ്മടത്തെ യു.ഡി.എഫ് സ്ഥാനാർഥി സി. രഘുനാഥ് കോണ്‍ഗ്രസ് സാധ്യമാക്കിയ ബി.ജെ.പിയിലേക്കുള്ള ഈ പൊളിറ്റിക്കല്‍ ഷിഫ്റ്റിനെക്കുറിച്ചാണ് സുധാകരന്‍ തുറന്നുപറഞ്ഞത്. തൊട്ടുമുമ്പ് സൂചിപ്പിച്ച സാമൂഹിക പരിണാമങ്ങളുടെ ഒരു ‘ഉടൻ പ്രത്യാഘാതം’ ആയ ശബരിമല എന്ന കൃത്യമായ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. 2018ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മുതല്‍ ഈയിടെ പുറത്തിറക്കിയ യു.ഡി.എഫ് പ്രകടനപത്രികയിലെ ‘ശബരിമല അധ്യായം' വരെയുള്ള പ്രതികരണങ്ങളും തീരുമാനങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ കോണ്‍ഗ്രസിലെ സുധാകരന്മാരുടെ പൊരുള്‍ പിടികിട്ടും. ധര്‍മടം അടക്കം എത്ര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ മത്സരം സാധ്യമാകുന്നുണ്ട് എന്നുപരിശോധിച്ചാല്‍, വിരലിലെണ്ണാവുന്നതില്‍ ഒതുങ്ങും. വാളയാറിലെ അമ്മ എന്ന പ്രതീകം വാളയാറിലെ അമ്മയുടെ ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തെ ഒരു രാഷ്ട്രീയ മത്സരമായി എടുക്കാനാകില്ലെങ്കിലും അത് യു.ഡി.എഫിന്റേതിനേക്കാള്‍ പ്രസക്തമാകുന്നുണ്ട്. കാരണം, അത് പിണറായി വിജയന്‍ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ ക്രൂരമായ ഉദ്യോഗസ്ഥ ദുഷ്​പ്രഭുത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഒമ്പതും 13 ഉം വയസ്സുള്ള സഹോദരിമാര്‍ ലൈംഗികാക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍, സര്‍ക്കാര്‍ സംവിധാനത്തെ പ്രതിക്കൂട്ടിലാക്കാന്‍ പോന്നതാണ്. ഇത്തരം കേസുകളുടെ അന്വേഷണത്തിലെ ഗൗരവകരമായ പാളിച്ചകള്‍ ഭരണസംവിധാനത്തോട് അവമതിപ്പുണ്ടാക്കുമെന്ന ഹൈകോടതി നിരീക്ഷണം കൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ആദ്യത്തെ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ സംഭവിച്ച പാളിച്ച, ആത്മഹത്യയെന്ന മുന്‍ധാരണയില്‍ കേസ് ചാര്‍ജ് ചെയ്തത്, കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനെതുടര്‍ന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടത്, പ്രതികള്‍ക്കുവേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാജരായത്, പട്ടികജാതി കമീഷന്റെ നിസ്സംഗത, ഇളയ കുട്ടിക്ക് വിഷം നല്‍കിയോ മയക്കുമരുന്ന് നല്‍കിയോ മയക്കിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന് ഫോറന്‍സിക് സര്‍ജന്‍ സൂചന നല്‍കിയിട്ടും അത് പൊലീസ് അവഗണിച്ചത്, കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്റെ വെളിപ്പെടുത്തലുകള്‍ തുടങ്ങി കേസിന്റെ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു അധഃസ്ഥിത കുടുംബത്തോട് ചെയ്ത ക്രൂരത വിചാരണ ചെയ്യപ്പെടുകയാണ് അമ്മയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ. അതോ​​ടൊപ്പം, അവരുടെ സ്​ഥാനാർഥിത്വം മുൻനിർത്തി അരങ്ങേറുന്ന വൈകാരികവും വൈയക്​തികവുമായ കാമ്പയിനുകൾ, ആ ഇഷ്യുവിനെ തന്നെ റദ്ദാക്കുന്നതിന്​ സമമായി കാണേണ്ടതുമാണ്​. ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി പ്രചാരണത്തിനിടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഏറ്റവും കൂടുതൽ വിമർശിക്കപ്പെടാനിടയാക്കിയ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംവിധാനമാകെയാണ് ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത്. ജനനേന്ദ്രിയത്തിലടക്കം അതിക്രൂരമായ മര്‍ദ്ദനമേല്‍പ്പിച്ച് ദളിത് യുവാവ് വിനായകന്റെ ജീവനെടുത്ത സംഭവത്തോടുള്ള പ്രതിഷേധവും വിമര്‍ശനവും ‘പൊലീസ് ആചാര'ങ്ങളില്‍ ഒരു മാറ്റവും വരുത്തിയില്ലെന്ന് ആവര്‍ത്തിക്കപ്പെട്ട രണ്ടു ഡസനോളം കസ്റ്റഡി മരണങ്ങള്‍ തെളിയിച്ചു. കേരളത്തിന്റെ ഓര്‍മയില്‍, ഇത്തരം സ്വേച്ഛാധിപത്യപരമായ പൊലീസിംഗ് കെ. കരുണാകരന്റെ ഭരണത്തില്‍ മാത്രമാണുണ്ടായിരുന്നത്. അടിയന്തരാവസ്ഥയിലേതിനുസമാനമായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എട്ട്​ മാവോയിസ്​റ്റ്​ പ്രവർത്തകരുടെ ജീവനാണെടുത്തത്. രോഗബാധിതരെയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരെയും കീഴടങ്ങാന്‍ സന്നദ്ധരായവരെയുമെല്ലാം തൊട്ടടുത്തുനിന്നും പുറകില്‍നിന്നും വെടിവെച്ചുകൊന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്തുവന്നു. ശ്യാം ബാലകൃഷ്​ണൻ കേസിൽ, ഒരു രാഷ്​ട്രീയ തത്വസംഹിതയിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ഭരണഘടന അനുശാസിക്കുന്ന വ്യക്​തിസ്വാതന്ത്ര്യത്തി​ന്റെ ഭാഗമായാണ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്​ വിലയിരുത്തിയത്​. ഏറ്റുമുട്ടലിൽ ​കൊല്ലപ്പെട്ടവർ എന്തുതരം വിധ്വംസക പ്രവർത്തനമാണ്​ നടത്തിയത്​ എന്നത്​ ഇന്നും ദുരൂഹമായി അവശേഷിക്കുന്നു. താഹക്കും അലനും എതിരായ പന്തീരാങ്കാവ് യു.എ.പി.എ കേസ്, ഇത്തരം കരിനിയമങ്ങള്‍ക്കെതിരായ സി.പി.എമ്മിന്റെ നിലപാടിനെ തന്നെ ഒറ്റിക്കൊടുക്കുന്നതായിരുന്നു. എന്നിട്ടും അതിന് വ്യാജമായ ന്യായങ്ങള്‍ ചമച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഓര്‍മയില്‍, ഇത്തരം സ്വേച്ഛാധിപത്യപരമായ പൊലീസിംഗ് കെ. കരുണാകരന്റെ ഭരണത്തില്‍ മാത്രമാണുണ്ടായിരുന്നത്. കരുണാകരന്റെ ഒരുപരിധിവരെ ഹിംസാത്മകമായ നേതൃത്വത്തെ സൂചിപ്പിക്കാന്‍ സി.പി.എം ചൂണ്ടിക്കാട്ടുന്ന അതേ വസ്തുത തന്നെയാണ് തങ്ങള്‍ക്കുനേരെയും ചൂണ്ടുന്നതെന്ന വാസ്തവം പാര്‍ട്ടി തിരിച്ചറിയാതിരുന്നത് ദുരൂഹമാണ്. വയനാട്ടിലെ കാപ്പിക്കളത്തിനുസമീപം വനത്തിൽ തണ്ടർബോൾട്ട്​ വെടിവെച്ചുകൊന്ന തമിഴ്​നാട്​ സ്വദേശിയായ മാവോയിസ്​റ്റ്​ പ്രവർത്തകൻ വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ കൊണ്ടുവന്നപ്പോൾ അമ്മ കണ്ണമ്മാൾ പൊട്ടിക്കരയുന്നു / Photo: Shafeeq Thamarassery പൊലീസിനുമേല്‍ എന്തുകൊണ്ടാണ് ഇടതുപക്ഷ ഭരണകൂടത്തിന് ഒരു രാഷ്ട്രീയ നിയന്ത്രണം സാധ്യമാകാതിരുന്നത് എന്ന ചോദ്യം ഉത്തരമില്ലാതെയും ദുരൂഹമായും അവശേഷിക്കുകയാണ്. ഈയൊരു അനിയന്ത്രിതാവസ്ഥയാണ് ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലുള്ള സര്‍ക്കാറിന്റെ ഇച്ഛാശക്തിയെ ഒറ്റുകൊടുത്തത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു, പകരം അത് അപക്വമായ ഒരു പൊലീസ് നടപടിയായി പരിമിതപ്പെട്ടത് ആരുടെ ഗൂഢാലോചനയാണ്? പുതിയ ജാതിക്കോളനികള്‍ ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം ഭൂമി എന്ന വിഭവത്തിന്റേതാണ്. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികം നിര്‍ജീവമായ ചില സെമിനാറുകളിലും വിലകുറഞ്ഞ ചില വിവാദങ്ങളിലും ഒടുങ്ങിപ്പോയത് സ്വഭാവികമായിരുന്നു. കാരണം, ഭൂപരിഷ്‌കരണം എന്നത് കേരളത്തിലെ ഭൂരഹിതരെ സംബന്ധിച്ച് വ്യാജമായ ഒരു അവകാശവാദമായിരുന്നു. ഈ അമ്പതാം വാര്‍ഷികത്തിലും, ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടും പുറമ്പോക്കുനിവാസികളുടെയും ചേരിനിവാസികളുടെയും കോളനിവാസികളുടെയും ഭൂരഹിതരുടെയും സെഗ്രിഗേഷന്‍ തീവ്രമായി വരികയാണ്. കേരളത്തില്‍ 79 ശതമാനം ദളിതരും കഴിയുന്നത് കാല്‍ലക്ഷത്തിലേറെ വരുന്ന കോളനികളിലാണ് എന്നൊരു കണക്കുണ്ട്. കേരളത്തിൽ ഭൂപരിഷ്​കരണ ദേദഗതി നിയമം പ്രാബല്യത്തിലായ വാർത്തയുമായി ഇറങ്ങിയ ‘ജനയുഗം’, (1970 ജനുവരി ഒന്ന്​) സമീപവര്‍ഷങ്ങളില്‍ ഭൂമിക്കുവേണ്ടിയാണ് കേരളത്തില്‍ ഏറ്റവും ശക്തമായ അടിസ്ഥാനവര്‍ഗ സമരങ്ങള്‍ നടന്നിട്ടുള്ളത്. അവയെ ഇടതുപക്ഷത്തിന്റേതടക്കമുള്ള ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്ത രീതി മറന്നുകൂടാ. ഈ സന്ദര്‍ഭത്തിലാണ്, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശവാദമായ ലൈഫ് മിഷന്‍ എന്ന ഫ്‌ളാറ്റ് വിതരണ പദ്ധതിക്കെതിരെ ഭൂരഹിതരുടെയും ദളിതരുടെയും ഭാഗത്തുനിന്നുയര്‍ന്ന വിമര്‍ശനം ശ്രദ്ധിക്കേണ്ടത്- ലൈഫ് മിഷന്‍ പദ്ധതിയിലൂടെ, ഭൂമിക്കുവേണ്ടിയുള്ള അവകാശവാദങ്ങള്‍ അസാധ്യമാക്കപ്പെടുകയും ജാതിക്കോളനികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന വിമര്‍ശനത്തിന് ഇടതുപക്ഷം മറുപടി പറഞ്ഞിട്ടില്ല. ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയാതിരിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത് എന്ന സി.കെ. ജാനുവിന്റെ നിരീക്ഷണവും കൃത്യമായിരുന്നു. ഭൂപരിഷ്​കരണം ​തൊലിപ്പുറത്തെ ചികിത്സ മാത്രമായിരുന്നു എന്ന്, അതിന്റെ 50ാം വർഷത്തിൽ മറ്റൊരു ഇടതുപക്ഷ സർക്കാറിന്​ ലൈഫ്​ മിഷൻ പദ്ധതിയിലൂടെ സമ്മതിക്കേണ്ടിവന്നു. സംവരണം സവര്‍ണര്‍ക്ക് ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം സവര്‍ണ സംവരണത്തിന്റേതാണ്. സാമ്പത്തിക സംവരണമാണ് ഇനി നിലനില്‍ക്കുകയെന്നും ജാതി സംവരണം ഇല്ലാതാകുമെന്നും സുപ്രീംകോടതി തന്നെ പറയുന്നിടത്തോളം കാര്യങ്ങളെത്തിച്ചുകഴിഞ്ഞു. തീരുമാനം പാര്‍ലമെന്റിന്റേതായതിനാല്‍, നിലവിലുള്ള ഇന്ത്യന്‍ പാര്‍ലമെൻറ്​ മറിച്ചൊരു തീരുമാനമെടുക്കാന്‍ വഴിയില്ല. കാരണം, ജാതി സംവരണം മെരിറ്റിനെ ഇല്ലാതാക്കുമെന്ന പൊതുബോധം പങ്കിടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ മുതല്‍ ബി.ജെ.പി വരെയുള്ളവര്‍. സാമ്പത്തിക സംവരണത്തിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ 103ാം ഭരണഘടനാഭേദഗതിയിലൂടെ തുടങ്ങിവെച്ചിട്ടുണ്ട്. അതിനൊപ്പിച്ചുള്ള നടപടികളിൽ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാർ ഒരു മുഴം മുന്നിലുമാണ്​. ഇതിനും ഒരു വര്‍ഷം മുമ്പാണ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്, അമിത പ്രാതിനിധ്യമുള്ളവരുടെ പ്രാതിനിധ്യം പതിന്മടങ്ങാക്കുന്ന ഒന്നായിരുന്നു ഈ നടപടി. അതായത്, ദേവസ്വം ബോര്‍ഡില്‍ 82 ശതമാനം നായന്മാരും 14 ശതമാനം മറ്റ് മുന്നാക്കക്കാരുമാണുള്ളത് എന്നോർക്കുക. ഭരണകൂട- അധികാര സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാപരമായ ഒരു ലക്ഷ്യത്തെ അട്ടിമറിക്കാന്‍ എത്രവേഗമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വിരുദ്ധ പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ ഒരുമിച്ചത് എന്ന കാര്യം അടിവരയിടേണ്ട ഒന്നാണ്. സവര്‍ണജാതി സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് മണ്ഡല്‍ കമീഷന്‍ കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിയുണ്ട്. മാത്രമല്ല, കേന്ദ്രത്തിന്റെ ഭരണഘടനാഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഇരുപതോളം ഹര്‍ജികള്‍ നിലനില്‍ക്കുകയും ഇവയില്‍ തീര്‍പ്പ് വരുന്നത് കാത്തിരിക്കുകയും ചെയ്യാതെയാണ് കേരളത്തില്‍ സവര്‍ണ സംവരണ നടപടികള്‍ പുരോഗമിക്കുന്നത്. ഭരണകൂട- അധികാര സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുകയെന്ന ഭരണഘടനാപരമായ ഒരു ലക്ഷ്യത്തെ അട്ടിമറിക്കാന്‍ എത്രവേഗമാണ് കേന്ദ്രത്തിലെയും കേരളത്തിലെയും വിരുദ്ധ പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ ഒരുമിച്ചത് എന്ന കാര്യം അടിവരയിടേണ്ട ഒന്നാണ്. പ്രളയാനന്തര പുനര്‍നിര്‍മാണം, ഒരു ബ്യൂറോക്രാറ്റിക് ലീല ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി ആഘാത നിര്‍ണയ നിയമ (ഇ.ഐ.എ) ത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അവസാന നിമിഷമാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ എതിര്‍ത്തത്. എന്നാല്‍, ക്വാറിയും, ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കരയില്‍ പുനര്‍ഗേഹം പദ്ധതിയില്‍ 12.80 കോടി ചെലവില്‍ 128 കുടുംബങ്ങള്‍ക്ക്​ നിര്‍മ്മിച്ചു നല്‍കിയ ഫ്‌ളാറ്റ് സമുച്ചയം ജനവാസ കേന്ദ്രങ്ങളില്‍നിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ക്വാറി ഉടമകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാറും കോടതിയിലെത്തി. ട്രൈബ്യൂണല്‍ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കിയത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ക്വാറികള്‍ക്ക് ഒരു വര്‍ഷത്തേക്കുകൂടി ലൈസന്‍സ് നീട്ടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. അനുമതി നീട്ടിയതിലൂടെ ജനവാസമേഖലയില്‍നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും. രണ്ട് പ്രളയങ്ങള്‍ സൃഷ്ടിച്ച കൊടും പാരിസ്ഥിതികാഘാതത്തിന്റെ അനുഭവം പേറുന്ന ഒരു ജനതക്കുമുന്നിലാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇത്രയും ജനവിരുദ്ധമായിപ്പോയത്. പ്രളയാനന്തര പുനര്‍നിര്‍മാണമെന്ന പദ്ധതി, ഒരു ബ്യൂറോക്രാറ്റിക് ലീലയായി മാറിയത് എന്തുകൊണ്ടാണ്? ജീവകാരുണ്യം ധര്‍മടത്ത് ഉന്നയിക്കപ്പെടേണ്ട മറ്റൊരു വിഷയം, യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ഉന്നയിക്കപ്പെടാത്ത മറ്റൊരു വിഷയം ദുരുപയോഗിക്കപ്പെടുന്ന വെല്‍ഫെയര്‍ പൊളിറ്റിക്‌സിന്റേതാണ്. നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇല്ലാതാകുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെടുത്തിയാണ് വെല്‍ഫെയര്‍ പൊളിറ്റിക്‌സിനെ ഇടതുപക്ഷം വിശദീകരിക്കുന്നത്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്ന അവസ്ഥയില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സഹായിക്കുക. സാമൂഹിക പെന്‍ഷന്‍ 600 രൂപയില്‍നിന്ന് അഞ്ചുവര്‍ഷം കൊണ്ട് 1600 രൂപയാക്കുന്നു. പിണറായി വിജയന്‍, കെ.കരുണാകരന്‍: ഏറ്റവും നന്നായി ചിരിക്കുന്ന ​നേതാവായിരുന്നു കെ. കരുണാകരൻ. ആ ചിരിയുടെ അടിസ്​ഥാനത്തിൽ അദ്ദേഹത്തിന്റെ സ്വീകാര്യത അളക്കാൻ കഴിയുമോ? അത് അതിലും ഇരട്ടിയാക്കാന്‍ മറ്റു രണ്ട് മുന്നണികളും മത്സരിക്കുന്നു. പാശ്ചാത്യ ജനാധിപത്യ പൗരസമൂഹങ്ങളിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ റാഡിക്കല്‍ റൈറ്റ് പാര്‍ട്ടികള്‍ പയറ്റുന്ന അതേ തന്ത്രം എങ്ങനെയാണ് ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ നയമായി മാറുന്നത് എന്നതിന് ഈ വിശദീകരണം പോരാതെ വരും. ഒരുതരം എക്‌സ്‌ക്ലൂഷന്‍- ഇന്‍ക്ലൂഷന്‍ മെത്തേഡിലൂടെ ഒരു വശത്ത് അത് അരാഷ്ട്രീയ മധ്യവര്‍ഗത്തെ സൃഷ്ടിക്കുകയും മറുവശത്ത് എലീറ്റിസം നിലനിര്‍ത്തുകയും ചെയ്യും. ഈ വിഭജനം മൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്വീകാര്യവുമാണ്. അഞ്ചുവര്‍ഷത്തെ മാത്രം ആയുസ്സുള്ള തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സംബന്ധിച്ച് welfare populism വോട്ട് കിട്ടാന്‍ സഹായിക്കും. എന്നാല്‍, ഒരു പൗരസമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിനും തുടര്‍ച്ചക്കും ഇത് പോരാതെ വരും. ജനത പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, അതിനായി തുല്യതയുടെയും പങ്കാളിത്തത്തിന്റെയും വിഭവാവകാശത്തിന്റെയും തറക്കല്ലുകള്‍ പാകുകയാണ് ആദ്യം വേണ്ടത്. എന്നാല്‍, ഇതെല്ലാം നിഷേധിച്ച് ജീവകാരുണ്യത്തെ ഒരു രാഷ്ട്രീയ പരിപാടിയായി വികസിപ്പിക്കുന്നത് അപകടം വരുത്തിവെക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന പാർശ്വവൽകൃത ജനതയാകും യഥാർഥത്തിൽ വെൽഫെയർ പോപ്പുലിസത്തിന്റെ ഇരകൾ. അവരുടെ അടിസ്​ഥാന അവകാശങ്ങളുടെ അപഹരണമാണ്​ ജീവകാരുണ്യത്തിലൂടെ നിർവഹിക്കപ്പെടുന്നത്​.​ അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോട് ഇനി, പിണറായി വിജയന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ധര്‍മടം പ്രതിനിധാനം ചെയ്യുന്ന ചില വിഷയങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മതനിരപേക്ഷത എന്ന മൂല്യമാണ്. രാഷ്ട്രീയമായും സാംസ്‌കാരികമായും സംഘ്പരിവാറിന്റെ ഒരു പ്രധാന ടാര്‍ഗറ്റാണ് കേരളം. ഉത്തരേന്ത്യയില്‍ ചെയ്യുന്നതുപോലെ കാസ്റ്റ് പൊളിറ്റിക്‌സിലൂടെയുള്ള ഒരു സാമൂഹിക ധ്രുവീകരണം സംഘ്പരിവാറിന് കേരളത്തില്‍ സാധ്യമാകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം മൂലമാണ്. കേരളീയതയെ പുരോഗമനപരമായ ഒരു രാഷ്ട്രീയ ഐഡന്റിറ്റിയായി നിലനിര്‍ത്തുന്ന പ്രക്രിയ ഇടതുപക്ഷത്തിലൂടെയാണ് സാധ്യമാകുന്നത്. ഈ രാഷ്ട്രീയ ഐഡന്റിറ്റിയാണ് സംഘ്പരിവാറിനെയും ബി.ജെ.പിയെയും പ്രതിരോധിക്കുന്നത്. ആചാരം പാലിക്കുന്ന വിശ്വാസികളുടെ കൂട്ടമായി കേരളത്തെ മാറ്റാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ തകര്‍ത്തുകളഞ്ഞ്, മതനിരപേക്ഷതയുടെ അവശേഷിക്കുന്ന തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ആദ്യമായി അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോടാണ് ശബരിമലയില്‍ കയറാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സ്വീകരിച്ച നടപടികള്‍ നവോത്ഥാനത്തുടര്‍ച്ചയുടെ സ്‌ഥൈര്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. പിണറായി വിജയന്റെ പാര്‍ട്ടി തന്നെ തെറ്റിധരിച്ചപോലെ യു.ഡി.എഫിന്റെ 19 എം.പിമാരോ ബി.ജെ.പിയുടെ വോട്ടുഷെയറോ അല്ല, ആ നടപടിയുടെ ഫലം, മറിച്ച്, ഒരു റാഡിക്കല്‍ മലയാളിയുടെ വീണ്ടെടുപ്പായിരുന്നു. ഇപ്പോള്‍, വിശ്വാസിയായ ദേവസ്വം മന്ത്രി ഖേദപ്രകടനം നടത്തുകയും പാര്‍ട്ടി നേതാവ് എം.വി. ഗോവിന്ദന്‍ വിശ്വാസികളെ മുന്‍നിര്‍ത്തി വൈരുധ്യാത്മക ഭൗതികവാദത്തിന് പുതുഭാഷ്യം ചമക്കുകയും പാര്‍ട്ടി സെക്രട്ടറിക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവും പരസ്പരം മാറിപ്പോകുന്ന വിധത്തില്‍ നാക്കുപിഴ സംഭവിക്കുകയും പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടന എട്ടും പൊട്ടും തിരിയാത്ത മട്ടില്‍ സാംസ്​കാരിക വിരുദ്ധമായി ബ്രാഹ്‌മണ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍, ഇവരില്‍നിന്ന് ഭിന്നനായ ഒരു വക്താവായി പിണറായി വിജയന് നിലകൊള്ളാനാകുന്നുണ്ട്. ആചാരം പാലിക്കുന്ന വിശ്വാസികളുടെ കൂട്ടമായി കേരളത്തെ മാറ്റാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ തകര്‍ത്തുകളഞ്ഞ്, മതനിരപേക്ഷതയുടെ അവശേഷിക്കുന്ന തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ആദ്യമായി അഭിവാദ്യം പറയേണ്ടത് ഈ മനുഷ്യനോടാണ്. മതനിരപേക്ഷതക്ക് മാനവികതയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ എടുത്തുകാട്ടിയാണ് രണ്ടു പ്രളയങ്ങളിലും രണ്ട് പകര്‍ച്ചവ്യാധികളിലും അനവധി പ്രകൃതിദുരന്തങ്ങളിലും മലയാളിയെ പിണറായി വിജയന്‍ ഒരൊറ്റ സ്വത്വത്തിലേക്ക് വിപുലപ്പെടുത്തിയത്. പൗരത്വവിരുദ്ധ നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന പ്രഖ്യാപനം, ഫെഡറലിസത്തിന്റെ മാത്രമല്ല, പൗരത്വം നിഷേധിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് പല ഭാഗത്തുനിന്നും ജാതീയമായി പിണറായി വിജയന്‍ അധിക്ഷേപത്തിനിരയായത് എന്നോര്‍ക്കാം. മറുപടിയായി, "ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണ്' എന്ന് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. ഏറ്റവും നിസ്വനായ ഒരു മലയാളിയുടെ പ്രതിനിധാനം ഒരു മുഖ്യമന്ത്രി ഏറ്റെടുത്ത ഒരു സന്ദര്‍ഭം. മനുഷ്യസഹജവും സത്യസന്ധമായതുമായ പെരുമാറ്റങ്ങളുടെ പേരില്‍ വരെ പിണറായി വിജയൻ ആക്ഷേപിക്കപ്പെട്ടു. കേരളത്തില്‍ ഏറ്റവും നന്നായി ചിരിക്കുകയും കണ്ണിറുക്കി കുസൃതി കാണിക്കുകയും മാധ്യമങ്ങളോട് ഒട്ടിനില്‍ക്കുകയും ആൾക്കൂട്ടങ്ങളെ അകമ്പടിയാക്കുകയും ചെയ്ത നേതാവ് കെ. കരുണാകരനായിരുന്നു. ഈ ഗുണങ്ങള്‍ വച്ച് അദ്ദേഹത്തിന്റെ സ്വീകാര്യതയെ അളന്നാല്‍ എന്തുസംഭവിക്കും? എല്‍.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്‍ രാഷ്ട്രീയമായ അധിക്ഷേപങ്ങള്‍ വേറെയുമുണ്ടായി. പിണറായിയെും മോദിയെയും സമീകരിക്കാനുള്ള മാധ്യമ അജണ്ടയാണ് അതില്‍ പ്രധാനം. "പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം ഊഷ്മളമാണോ?' എന്നായിരുന്നു, ഈയിടെ ഒരു ചാനലിന്റെ പ്രീ പോള്‍ സര്‍വേയില്‍ ചോദിച്ച ഒരു ചോദ്യം. മാതൃഭൂമി സര്‍വേയില്‍ "കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയേത്' എന്ന ചോദ്യമുണ്ടായിരുന്നു. ബി.ജെ.പി എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത് എങ്കിലും രണ്ടാം സ്ഥാനത്ത് ഒരു പാര്‍ട്ടിയെ പ്രതിഷ്ഠിക്കാനുള്ള സൂത്രമായി ആ ഒന്നാം സ്ഥാനത്തെ കാണാം- രണ്ടാം സ്ഥാനം സി.പി.എമ്മിനായിരുന്നു. സി.പി.എമ്മിനോടുള്ള വെറുപ്പിന്റെ കാരണം ചികഞ്ഞ് എത്തുക പിണറായി വിജയനിലാണെന്ന് പറയാതെ പറയുന്ന ഒരു ചോദ്യവും ഉത്തരവും. പിണറായി വിജയനെ മുന്‍നിര്‍ത്തിയുള്ള കേരള നരേറ്റീവുകളിലെല്ലാം ഇത്തരമൊരു സമീകരണ യുക്തി പ്രവര്‍ത്തിക്കുന്നതായി കാണാം. കേരളം ഒരു രാഷ്ട്രീയ ബദലാണ് എന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തിന് മറുപക്ഷത്തുനിന്നുള്ള മറുപടികളാണിത്. കാരണം, കേരളം ഇതേ മൂല്യങ്ങളുള്ള ഒരു രാഷ്ട്രീയ ബദലായി വികസിക്കുന്നത് ഇന്ന് കോണ്‍ഗ്രസിനേക്കാള്‍ പരിഭ്രാന്തിയിലാക്കുന്നത് ബി.ജെ.പിയെയാണ്. ഒരു രാഷ്ട്രീയ വിജയത്തിലേക്ക് വിമര്‍ശനത്തിന്റെയും സ്വീകാര്യതയുടെയും സ്‌പെയ്‌സുകള്‍ അവശേഷിപ്പിക്കുന്ന ഒരു സ്ഥാനാര്‍ഥിയാണ് ധര്‍മടത്തെ പിണറായി വിജയന്‍. അതുകൊണ്ടുതന്നെ, ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭികാമ്യമായ സ്ഥാനാര്‍ഥിത്വമാണിത്. കാരണം, കേരളത്തില്‍ ഇന്ന് സാധുവായ വിമര്‍ശനം സാധ്യമാകുന്നതും അതിലൂടെ ഒരു തിരുത്തല്‍ പ്രതീക്ഷിക്കാവുന്നതും ഇടതുപക്ഷത്താണ്. വര്‍ഗനിരപേക്ഷമായ ഒരു മുന്നണി സംവിധാനത്തിനകത്തെ സ്വഭാവികമായ ഒത്തുതീര്‍പ്പുകള്‍ മുതല്‍ ബോധപൂര്‍വമായ കീഴടങ്ങലുകള്‍ വരെ നിര്‍ദ്ദയം വിചാരണ ചെയ്യപ്പെടണം. ജനാധിപത്യം നടത്തുന്ന ഈ വിചാരണ ഏറക്കുറെ അസാധ്യമായ മുന്നണികളാണ് യു.ഡി.എഫും എന്‍.ഡി.എയും. അതുകൊണ്ടാണ്, ഓരോ തെരഞ്ഞെടുപ്പിനുശേഷവും അതിനുമുമ്പുള്ള അതേ മുന്നണിയായി തന്നെ ഒരു മാറ്റവുമില്ലാതെ അവ നമുക്കുമുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, പിണറായി വിജയനോട് നമുക്കു ചോദിക്കാനുളള ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അവ നിരന്തരം ചോദിക്കപ്പെടണം. വാളയാറിലെ അമ്മയുടെ ചോദ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന, ധര്‍മടത്തെ ഓരോ വോട്ടറുടെയും ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ വിജയമാണ് പിണറായി വിജയന് സംഭവിക്കാന്‍ പോകുന്നത്. അതിനുള്ള ഉത്തരമായിട്ടല്ല ഈ ജയം സംഭവിക്കുക, കൂടുതല്‍ ചോദ്യം ചെയ്യപ്പെടാനുള്ള ഒരു അവസരമായിട്ടായിരിക്കും.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ കൂടി ആണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളും ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല നിരവധി അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചു. നിരവധി നല്ല കഥാപാത്രങ്ങളെ പ്രേഷകരുടെ മുന്നിൽ കൊണ്ട് വരാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേഷകരുടെ പ്രിയങ്കരിയായി മാറി. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവ നായകന്മാർക്ക് ഒപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. കന്നട സംവിധായകൻ ആണ് താരത്തെ വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ താരം കേരളത്തിലും ഇടയ്ക്ക് വരാറുണ്ട്. പൊതു വേദികളിൽ എത്തുന്ന ഭാവനയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ടെക്സ്റ്റിൽസിന്റെ ഉൽഘാടനത്തിന് എത്തിയ ഭാവനയുടെ ചിത്രങ്ങളും വിഡിയോകളും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഉൽഘാടനത്തിന് എത്തിയ ഭാവനയെ ഉൽഘാടന ശേഷം കടയിലെ സെയിൽസ് ഗേൾസ് സാരി ഉടുപ്പിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ മനോഹരമായി സാരി ഉടുപ്പിക്കുകയും ആ സാരി അണിഞ്ഞു കൊണ്ട് ഭാവന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ആണ് വിഡിയോയിൽ കാണുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. ഇവരെന്തിനാ ആട് തലകുടയും പോലെ ഇടയ്ക്കിടെ തലവെട്ടിക്കുന്നത്, ഇപ്പോൾ ടിവി യിൽ കാണാം ഇങ്ങനെ കുറെ എണ്ണത്തിനെ. പത്തു മിനിറ്റിൽ ഒരു 25 തവണ തല കൊണ്ട് ഗോഷ്ടി കാണിച്ചു ആട്ടും. പിന്നേ കാണാം ഇടതു കൈ കൊണ്ടു നെറ്റിയുടെ വലത്തേ ഭാഗം ഞോണ്ടുന്നു, പിന്നേ വലതു കൈ കൊണ്ടു നെറ്റിടെ ഇടത്തെ ഭാഗം ഞോണ്ടും. കണ്ടാൽ ഒരൊറ്റ ചവിട്ടു കൊടുക്കാൻ തോന്നും. എല്ലാ ചാനലിലും ഉണ്ട് ഈ ഗോഷ്ടി, മുടി ഒന്ന് ഒതുക്കി കെട്ടി വച്ചാൽ ഈ ഭരതനാട്യം കളിക്കേണ്ട കാര്യണ്ടോ, സെയിൽസ് മാൻ ആയിരുന്നെങ്കിൽ ഇപ്പോൾ അവൻ ജ യിലിൽ കിടന്നേനെ. അടുത്ത് നിൽക്കുന്ന രണ്ടു ലേഡീസ് പുട്ടി ഇടാതെ തന്നെ ഭാവനയെക്കാൾ സുന്ദരികൾ, ഇപ്പഴാ മനസ്സിലായേ നടിമാരേക്കാളും സുന്ദരികൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്ന് നോക്കിക്കേ അടുത്ത് നിൽക്കുന്ന സുന്ദരികളെ, പതിനായിരങ്ങൾ മുടക്കി പുട്ടിയിൽ മുങ്ങി വന്ന നടി യെക്കാൾ എത്രയോ സുന്ദരികൾ ആണ് അ കടയിലെ കുട്ടികൾ, ഒരു കിലോ ബിർള വൈറ്റ് ഇട്ട ഭാവനയെക്കാൾ സുന്ദരികളാണ് അടുത്തു നിക്കുന്ന സെയിൽസ് ചേച്ചിമാർ, ഭാവനെക്കാളും സുന്ദരിമാർ ആണ് അവിടുത്തെ സെയിൽസ് ഗേൾസ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.
എല്ലാം ആപേക്ഷികം ആണ്...സ്ഥലവും കാലവും ...മഴയും വെയിലും ...ഇരുളും വെളിച്ചവും....ശരിയും തെറ്റും... ശ്ലീലവും അശ്ലീലവും....പീലുക്കടുവയും സിഗാള്‍ കുറുക്കനും....ഞാനും നീയും...എല്ലാം ആപേക്ഷികം..... Pages Home Friday, October 16, 2015 സഖാവ് ഭഗത്സിങ്ങിന്റെ വാക്കുകളിലൂടെ ! കുറിപ്പ് ഒന്ന് : നമ്മള്‍ എന്തുകൊണ്ട് 'ഇങ്കിലാബ് സിന്ദാബാദ്‌ ' എന്ന് വിളിക്കുന്നു ! എന്തുകൊണ്ട് എന്ന് വ്യക്തമായി ഭഗത് പറയുന്നു വായിക്കുക : " സഖാക്കളെ ..ഏറ്റവും ഏറ്റവും ലളിതമായ രീതിയില്‍ കാര്യം പറഞ്ഞു മനസ്സിലക്കിക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ , നമ്മള്‍ വിപ്ലവം നീണാള്‍ വാഴട്ടെ ( ഇങ്കിലാബ് സിന്ദാബാദ്‌ ) എന്ന് മുദ്രാവക്യം വിളിക്കുന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ അതങ്ങനെ ആകണമെന്ന് കരുതുന്നു എന്ന് ഞാന്‍ വിശ്വസിക്കട്ടെ . അസംബ്ലി ബോംബു കേസിലെ ഞങ്ങളുടെ പ്രസ്താവന അനുസരിച്ച് ഞങ്ങള്‍ ആ പദത്തിന് നല്‍കിയിട്ടുള്ള നിര്‍വചനം , വിപ്ലവം എന്നാല്‍ നിലവിലെ സാമൂഹ്യ വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുകയും അവിടെ സോഷ്യലിസ്ട്ടു വ്യവസ്ഥയെ സ്ഥാപിക്കുക എന്നതാണ് . ആ വ്യവസ്ഥക്കായ്‌ അടിയന്തിരമായി ലക്ഷ്യമാക്കെണ്ടതോ അധികാരം നെടുക എന്നതുമാണ് . യഥാര്‍ഥത്തില്‍ ഭരണകൂടം ( ഗവന്മേന്റ്റ്‌ ) സ്വന്തം താല്‍പര്യങ്ങള്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യാനായി ഭരണ വര്‍ഗ്ഗത്തിന്റെ കയ്യിലുള്ള ഒരു ആയുധം മാത്രമാണ് . അതിനെ പിടിച്ചെടുക്കുകയും നമ്മുടെ ലക്ഷ്യത്തിനായുള്ള സാക്ഷാത്കാരത്തിന് അതിനെ പ്രയോജന പ്പെടുത്തുകയും ചെയ്യാന്‍ ആണ് നമ്മള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ ലക്‌ഷ്യം ഒരു പുതിയ അടിസ്ഥാനത്തില്‍ , അതായത് മാര്‍ക്സിസ്റ്റു അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം നടത്തുക എന്നതാണ് . അതിനായാണ് നമ്മള്‍ ഭരണ യന്ത്രം കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സാമൂഹിക്‌ പരിപാടിയെ കുറിച്ച് ബഹുജനങ്ങളെ പഠിപ്പിക്കുകയും ആ പരിപാടിക്ക് അനുകൂലതരമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യാന്‍ വേണ്ടിയാണ് നാം പൊരുതുന്നത്. " _ സഖാവ് ഭഗത്സിംഗ് (1931ഫെബ്രുവരി 2 നു to young political workers യുവ രാഷ്ട്രീയക്കാരോട് എന്ന ടൈറ്റിലില്‍ എഴുതിയകുറിപ്പില്‍ നിന്നും ) ******************************* കുറിപ്പ് രണ്ടു : ഉറങ്ങുന്ന സിംഹത്തെ ( തൊഴിലാളി വര്‍ഗ്ഗത്തെ ) വിളിച്ചുണര്‍ത്താന്‍ ആര്‍ക്കാണ് ധൈര്യം ? {താഴെ നമ്മള്‍ വായിക്കുന്ന വരികളില്‍ കൃത്യമായ മാര്‍ക്സിസ്റ്റു വിശകലനം കാണാം നമ്മുടെ സ്വാതന്ത്ര്യ സമര സന്ദര്‍ഭങ്ങളെ ഭഗത്സിംഗ് എന്ന കേവലം 23 വയസ്സുള്ള അസാധാരണ പ്രതിഭ വിവരിക്കുന്നത് വായിക്കുക } " .....ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് സമരം വളര്‍ന്നു വരുന്നതിനനുസരിച്ച് ഇടയ്ക്കു ഉപയോഗിക്കേണ്ട ഒരു ആയുധമനു ഒത്തു തീര്‍പ്പുകള്‍ എന്നാണ് . എന്നാല്‍ എപ്പോഴും പരിഗണനയില്‍ വെക്കേണ്ടത് പ്രസ്ഥാനത്തിന്റെ ആശയം തന്നെയാണ് . -----വിപ്ലവകാരികള്‍ ആവട്ടെ ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നത് എപ്പോഴും ഓര്‍ക്കണം. ....അടവുകളെയും തന്ത്രങ്ങളെയും കുറിച്ച് നാം ലെനിന്റെ ആജീവനാന്ത പ്രവര്‍ത്തനങ്ങളെ പഠിക്കണം. സമരങ്ങളും ഒതുതീര്‍പ്പുകളും എന്നതിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ' ഇടതുപക്ഷ കമ്യൂണിസം ' എന്ന കൃതിയില്‍ നിന്നും മനസ്സിലാക്കാം. ഇപ്പോഴത്തെ സമരം ഒന്നുകില്‍ ഏതെന്കിലും ഒരു ഒത്തുതീര്‍പ്പില്‍ കലാശിക്കും. അല്ലെങ്കില്‍ പൂര്‍ണ്ണമായും പരാജയപ്പെടും.എന്ന് ഞാന്‍ പറഞ്ഞല്ലോ. അങ്ങനെ ഞാന്‍ പറയാന്‍ കാരണം, എന്റെ അഭിപ്രായത്തില്‍ ഈ സമരം യഥാര്‍ഥ വിപ്ലവകാരികളെ രംഗത്തേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണ്. കുറെ ഇടത്തരം കച്ചവടക്കാരെയും കുറെ മുതലാളിമാരെയും ആശ്രയിച്ചു നടത്തുന്നതാണ് ഈ സമരം. ഇവരില്‍ രണ്ടു കൂട്ടര്‍ക്കും പ്രത്യേകിച്ച് രണ്ടാമത്തെ കൂട്ടര്‍ക്കു ഏതെന്കിലും സമരത്തില്‍ ഇറങ്ങി തങ്ങളുടെ സ്വത്തും കൈവശാവകാശങ്ങളുംനഷ്ട്ടപ്പെടുതാന്‍ ധൈര്യം വരില്ല. യഥാര്‍ഥ വിപ്ലവ സൈനികര്‍ ഗ്രാമങ്ങളിലും വ്യവസായ ശാലകളിലും ഉള്ളവരാണ് _ കൃഷിക്കാരും തൊഴിലാളികളും. പക്ഷെ നമ്മുടെ ബൂര്‍ഷ്വാ നേതാക്കള്‍ അവരോട് ഇടപെട്ടു പ്രവര്‍ത്തിക്കുകയില്ല. അതിനവര്‍ക്ക് കഴിയുകയുമില്ല, ഉറങ്ങുന്ന സിംഹത്തെ വിളിച്ചുണര്‍ത്തിയാല്‍ അത് നമ്മുടെ നേതാക്കളുടെ ലക്‌ഷ്യം നേടിക്കഴിഞ്ഞാലും പിന്നെയും തടുക്കാന്‍ ആവാത്ത ശക്തിയായി നിലകൊള്ളും. 1920 ല്‍ ആദ്യമായി തൊഴിലാളികളുമായി ഒന്നിടപെട്ട അനുഭവത്തില്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ് : __ {' തൊഴിലാളികളുടെ കാര്യത്തില്‍ നാം അനാവശ്യമായി ഇടപെടരുത് വ്യാവസായിക തൊഴിലാളികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നത് അപകടമാണ് _ ദി ടൈംസ് 1921 മെയ്‌ ' } അതില്‍ പിന്നീട് അവര്‍ ഒരിക്കലും തൊഴിലാളികളെ സമീപിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല . പിന്നെയുള്ളത് കര്‍ഷകരാന്. അതികായരായ കര്‍ഷക വര്‍ഗ്ഗം വിദേശരാജ്യത്തിന്റെ ആധിപത്യത്തെ മാത്രമല്ല , ഭൂപ്രഭുക്കള്‍ ഏറ്റി വെച്ച നുകതെയും തൂത്തെറിയാന്‍ സന്നദ്ധമായി ഉണര്‍ന്നെണീറ്റതായി കണ്ട നേതാക്കള്‍ക്ക് അനുഭവപെട്ട ഭീതി എത്രമാത്രം ആയിരുന്നു എന്ന് 1922 ലെ ബര്‍ദോളി പ്രമേയം വളരെ വ്യക്തമായി വിശദീകരിക്കുന്നു." _ സഖാവ് ഭഗത്സിംഗ് (1931ഫെബ്രുവരി 2 നു to young political workers യുവ രാഷ്ട്രീയക്കാരോട് എന്ന ടൈറ്റിലില്‍ എഴുതിയകുറിപ്പില്‍ നിന്നും ) ******************************* കുറിപ്പ് മൂന്ന് : ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? രണ്ടാം ലാഹോര്‍ ഗൂഡാലോചനാ കേസിലെ പോരാളികളെ തടവിലാക്കിയത് , മരണ ശിക്ഷക്ക് വിധിക്കപെട്ട ഭഗത്സിങ്ങിന്റെ ജയിലരക്ക് അടുത്തായിരുന്നു . അവര്‍ സഖാവിന് ഒരു കുറിപ്പ് കൊടുത്തയച്ചു അതില്‍ ഇങ്ങനെ ചോദിച്ചിരുന്നു " ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? " അതിനു മറുപടിയായി മരണദിനം എണ്ണപെട്ട സഖാവ് ഒരു ചെറു കുറിപ്പെഴുതി ...അത് താഴെ വായിക്കുക ..ഉജ്ജ്വലമായ അതിവിനയം ഇല്ലാത്ത സ്വയം വിലയിരുത്തല്‍ ....സത്യസന്ധമായ തുറന്നു പറച്ചില്‍ ! " സഖാക്കളെ , ജീവിക്കാനുള്ള ആഗ്രഹം സ്വാഭാവികം ആണ് അതെന്നിലും ഉണ്ട്. അതോളിച്ചുവേക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ എന്റെ ആഗ്രഹം സോപാധികം ആണ്. ഒരു തടവുകാരന്‍ ആയിട്ടോ, നിയന്ത്രണങ്ങള്‍ക്ക് വിധേയമയിട്ടോ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ എന്റെ പേര് ഇന്ത്യന്‍ വിപ്ലവത്തിന്റെ ഒരു പ്രതീകം ആയിട്ടുണ്ട്‌ . ഞാന്‍ ഇനി ജീവിച്ചാല്‍ പോലും എനിക്ക് ഉയരാന്‍ കഴിയാത്തത്ര ഔന്നത്യത്തിലേക്ക് എന്നെ ഉയര്‍ത്തിയത് വിപ്ലവ പാര്‍ട്ടിയുടെ ആദര്‍ശവും ത്യാഗവും ആണ്. ഇന്ന് ജനങ്ങള്‍ക്ക്‌ എന്റെ ദൌര്‍ബല്യങ്ങള്‍ അറിയില്ല. കഴുമരത്തില്‍ നിന്നും ഞാന്‍ രക്ഷപെട്ടാല്‍ ആ ദൌര്‍ബല്യങ്ങള്‍ ജനങ്ങളുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കില്‍ അപ്രത്യക്ഷമാകുകയോ ചെയ്യാം. നേരെമറിച്ച് ധീരതയോടെ ചിരിച്ചുകൊണ്ട് ഞാന്‍ കഴുമരതിലേറുകയാണെങ്കില്‍ അത് ഭാരതത്തിലെ മാതാക്കളെ ആവേശം കൊള്ളിക്കും. അവരുടെ മക്കളും ഭാരതത്തിന്റെ ഭഗത്സിങ്ങുമാര്‍ ആവണം എന്നവര്‍ അഭിലഷിക്കും അങ്ങനെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നധമാകുന്നവരുടെ എണ്ണം വര്‍ധിക്കും . അപ്പോള്‍ വിപ്ലവത്തിന്റെ വേലിയേറ്റത്തെ നേരിടാന്‍ സാമ്രാജ്യത്വത്തിനു കഴിയാതെവരും. അവരുടെ പൈശാചിക ശക്തിക്ക് ഈ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല. അതെ ഒരു കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നുണ്ട്. മനുഷ്യരാശിക്കും എന്റെ നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന എന്റെ അഭിലാഷത്തിന്റെ ആയിരത്തില്‍ ഒരു ഭാഗം പോലും സാക്ഷാത്ക്കരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ജീവിക്കുകയാണെങ്കില്‍ ഒരുവേള അവ സാക്ഷാത്ക്കരിക്കാന്‍ എനിക്ക് ഒരവസരം ലഭിച്ചേക്കാം . മരിക്കരുതെന്ന ആഗ്രഹം എപ്പോഴെന്കിലും എന്റെ മനസ്സില്‍ ഉദിചിട്ടുണ്ടെങ്കില്‍ അത് ഈ ഒരു ലക്ഷ്യത്തില്‍ നിന്ന് മാത്രം ആയിരിക്കും. ഈ അവസരത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അന്തിമ പരീക്ഷണത്തിനായ്‌ ഞാന്‍ ഉദ്വേഗത്തോടെ കാത്തിരിക്കയാണ്. ആ ദിവസം കുറേകൂടി വേഗത്തില്‍ അടുത്ത് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു . _ നിങ്ങളുടെ സഖാവ് ഭഗത്സിംഗ് " ********************************* കുറിപ്പ് നാല് : 1931 മാര്‍ച്ച് 21 നു എഴുതപ്പെട്ടതനു ഈ കുറിപ്പ് . വധശിക്ഷക്ക് വിധിക്കപെട്ടു ജയിലില്‍ കഴിയവേ ഒരു കവിതാ ഗ്രന്ഥത്തിന് അവതാരിക എഴുതിക്കൊടുക്കാന്‍ ഒരു അഭ്യര്‍ഥന വന്നു സഖാവ് ഭഗത്സിങ്ങിനു ! ലാലാ രാം സരന്‍ ദാസിന്റെ ഡ്രീം ലാന്‍ഡ്‌ _ സ്വപ്ന ഭൂമി _ എന്ന കവിതക്കയിരുന്നു അത് . അതൊരു നീണ്ട കുറിപ്പയതിനാല്‍ മുഴുവനായി പകര്തുന്നില്ല പകരം പ്രസക്തമായ ഭാഗങ്ങള്‍ പകര്‍ത്തുന്നു . അതില്‍ സഖാവ് അതിവിനയമില്ലാതെ പറയുന്നു " ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമാണ് . കവിത വായിച്ചു അതിലെ വൃത്തവും ഭംഗിയും പറയാന്‍ താന്‍ ആളല്ല ..പിന്നെയോ അതൊന്ന് ആസ്വദിച്ചു വിലയിരുത്താന്‍ മാത്രമേ കഴിയൂ അതാകട്ടെ പരമാവധി ഒരു വിമര്‍ശനം ആയേക്കാം അതിന്റെ സ്ഥാനം അവതാരിക പോലെ പുസ്തകത്തിന്റെ ആദ്യം ആയിരിക്കില്ല മറിച്ചു അവസാനം ആയിരിക്കും " തുടര്‍ന്ന് അദ്ദേഹം ആ കവിത യിലെ ആശയത്തെ ഗംഭീരമായി തന്റെ വീക്ഷണത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഭഗത്സിംഗ് ഒരു പ്രഖ്യാപിത നിരീശ്വരവാദി ആണെന്ന് നമുക്കറിയാം ...എന്നാലും ചിലര്‍ കരുതും പോലെ ഭാരതീയ ആധ്യാതമികതയെ അദ്ദേഹം അല്‍പ്പം സോഫ്റ്റ്‌ കോര്‍ണറില്‍ കണ്ടിരുണോ ? താഴെ പറയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ ആണ് ഒരു മാര്‍ക്സിസ്റ്റു അവയെ കാണുന്നത് എന്ന് നമ്മള്‍ക്ക് അര്‍ദ്ധശങ്കക്കിടയില്ലതവിധം മനസ്സിലാക്കി തരും ! " കവിതയില്‍ തുടക്കത്തില്‍ അദ്ദേഹം ( കവി ) തത്വശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട് . പ്രപഞ്ചത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം പ്രപഞ്ചത്തിനു ഒരു കാരണഭൂതന്‍ ഉണ്ടെന്ന വാദത്തില്‍ ആധ്യാത്മികതയില്‍ അധിഷ്ട്ടിതം ആണ് . ഞാനാകട്ടെ ഒരു ഭൌതികവാദിയാണ്. പ്രതിഭാസങ്ങളെ കുറിച്ചുള്ള എന്റെ വീക്ഷണം കാര്യ കാരണ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ്. എങ്കില്‍ പോലും കവിയുടെ പോലുള്ള വാദങ്ങള്‍ അപ്രസക്തമോ കാലംകഴിഞ്ഞതോ അല്ല. നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ ആശയങ്ങള്‍ തന്നെയാണവ. ഈ കൃതിയുടെ ആദ്യഭാഗം കൂടുതലും ദൈവ സ്തുതിയും നിര്‍വചനവും ഒക്കെയാണ്. മോഹ ഭംഗത്തിന്റെ നിരാശയുടെ ഫലമായുണ്ടാവുന്ന ആജ്ഞെയ വാദത്തിന്റെ അനന്തരഫലമായ ദൈവ വിശ്വാസം ഇവിടെ കാണാം. ഈ പ്രപഞ്ചമാകെ ' മായ ' ആണെന്നും മിഥ്യ ആണെന്നും ഒക്കെ പറയുന്നതാണ് ആജ്ഞെയവാദം. ശങ്കരാചാര്യരും മറ്റും ഉയര്തികൊണ്ടുവന്ന ഒരു തത്വചിന്തയാണിത്. എന്നാല്‍ ഭൌതിക വാദത്തില്‍ ഇതിനു യാതൊരു പ്രസക്തിയുമില്ല . പക്ഷെ കവിയുടെ ഈ ചിന്താഗതി നിന്ദ്യമോ മോശമോ അല്ല . അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ വാന്ച്ചയെ ആശ്വസിപ്പിക്കുന്നു. അതിനു അതിന്റേതായ അഴകും രമണീയതും ഉണ്ട്. " നോക്കൂ ഭഗത് സിംഗ് എത്ര വൃത്തിയായി ആണ് ആധ്യാത്മികതയെ കൈകാര്യം ചെയ്യുന്നത് എന്ന് ചരിത്രപരന്മായി അതിന്റെ വങ്കത്തത്തെ തുറന്നു കാണിക്കുമ്പോള്‍ തന്നെ അതില്‍ നല്ല ചിന്തകള്‍ ഉള്ള മനുഷ്യരുടെ സമീപനത്തെ അദ്ദേഹം അംഗീകരിക്കുന്നു സ്ലാഘിക്കുന്നു ! ********************************* കുറിപ്പ് അഞ്ച് : ബോംബുകളും കൈതോക്കുകളും വിപ്ലവം സൃഷ്ട്ടിക്കുകയില്ല !! (അസ്സംബ്ലി ബോംബു കേസ്‌ വിചാരണയുടെ കോടതി പ്രസ്താവനയില്‍ നിന്നും ) " ഞങ്ങളുടെ പ്രസ്താവനയില്‍ ഇങ്കിലാബ് സിന്ദാബാദ്‌ ( വിപ്ലവം ജയിക്കട്ടെ ) സാമ്രാജ്യത്വം നശിക്കട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് പറഞ്ഞു കഴിഞ്ഞല്ലോ . അതാണ്‌ ഞങ്ങളുടെ പ്രസ്താവനയുടെ കാതല്‍ ആ ഭാഗം ആണ് നീക്കം ചെയ്തത് ( കോടതി ആ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു ). വിപ്ലവം എന്ന വാക്കിന് സാധാരണയായി തെറ്റായ ഒരര്ഥം നല്കിപോരുന്നുണ്ട് , ഞങ്ങളുടെ ധാരണ അതല്ല . ബോംബുകളും കൈതോക്കുകളും വിപ്ലവം സൃഷ്ട്ടിക്കുകയില്ല . വിപ്ലവത്തിന്റെ ആയുധം ആശയങ്ങളുടെ ഉരകല്ലില്‍ കൂര്‍പ്പിചെടുക്കതാവനം . ഇതാണ് ഞങ്ങള്‍ ആവര്‍ത്തിച്ചും വ്യക്തമായും പറയാന്‍ ആഗ്രഹിക്കുന്നത് വിപ്ലവത്തിന്റെ അര്‍ഥം , മുതലാളിത യുദ്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കണം എന്നാണു. ഇതല്ലാത്ത ആശയങ്ങള്‍ ഞ്ങ്ങളുടെതായി പ്രചരിപ്പിക്കുന്നത് ഉചിതമല്ല. " _ ഭഗത്സിംഗ് മറ്റൊരു ലേഖനത്തില്‍ ഇതേ ആശയം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട് സഖാവ് ഭഗത്സിംഗ് ..സായുധ മാര്‍ഗ്ഗം ആണോ വിപ്ലവത്തിന്റെ ഏക മാര്‍ഗ്ഗം, സഖാവ് അസന്ദിഗ്ദ്ധമായി പറയുന്നു : " അവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ." _ സഖാവ് ഭഗത്സിംഗ് ********************************* കുറിപ്പ് ആറു : ബധിര കര്‍ണ്ണങ്ങള്‍ തുറക്കാന്‍ ഒരു വലിയ ശബ്ദം കൂടിയേ തീരൂ !! ഓര്‍മ്മയില്ലേ ഭ്ഗത്സിങ്ങിന്റെ ആ വാക്കുകള്‍ ..അസംബ്ലി മന്ദിരത്തിലേക്ക് ചെറു ബോംബുകള്‍ എറിഞ്ഞിട്ടു ലഖു ലേഖകള്‍ വിതറി പിടികൊടുത്ത ധീര രുടെ ഉദ്ദേശം എന്തായിരുന്നു ? വെറും തീവ്രവാദികള്‍ എന്നാണോ നമ്മില്‍ ചിലരെങ്കിലും കരുതുന്നത് കോടതിയിലെ അവരുടെ പ്രസ്താവന നമുക്ക് പരിശോധിക്കാം അതിലെ അവസാന പാരഗ്രാഫ്‌ ആദ്യം " അഭിവന്ദ്യരെ... ഞങ്ങളുടെ പ്രവൃത്തിയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു കഴിഞ്ഞല്ലോ . ഒരു കാര്യം കൂടി വിശദീകരിക്കെണ്ടതുണ്ട്. അത് ഞങ്ങള്‍ ഉപയോഗിച്ച ബോംബിന്റെ ശക്തിയെ കുറിച്ചാണ് . ആ ബോംബുകളുടെ പ്രഹര ശേഷിയെ കുറിച്ച് കൃത്യമായ വിവരം ഞങ്ങള്‍ക്ക് ഇല്ലായിരുന്നു എങ്കില്‍ പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റു, ശ്രീ കേല്‍ക്കര്‍, ശ്രീ ജയക്കര്‍, ശ്രീ ജിന്ന തുടങ്ങിയ ആദരണീയരായ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വെച്ച് ഞങ്ങള്‍ അതെറിയില്ലയിരുന്നു. ഞങ്ങളുടെ നേതാക്കന്മാരുടെ ജീവന്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും ? ഞങ്ങള്‍ ഭ്രാന്തന്മാര്‍ അല്ല !! അങ്ങനെ എങ്കില്‍ ജയിലില്‍ അയക്കുന്നതിനേക്കാള്‍ ഭ്രാന്താശുപത്രി ആണ് നല്ലത്. ആ ബോംബുകളെ കുറിച്ച് ഞങ്ങള്‍ക്ക് ശരിയായ അറിവുണ്ടായിരുന്നു. ആളുകള്‍ ഇരുന്നിടതെക്ക് അനായാസം ഇവ വലിചെറിയാമായിരുന്നു. എന്നാല്‍ ശൂന്യമായ്‌ ബെന്ച്ചുകള്‍ക്ക് നേരെ അവ എറിഞ്ഞത് ബുദ്ധിമുട്ടി തന്നെയാണ്. ഞങ്ങള്‍ സമനില തെറ്റിയവര്‍ ആയിരുന്നു എങ്കില്‍ അവിടെ ആളപായം ഉണ്ടാവുമായിരുന്നു . അതുകൊണ്ട് ഞങ്ങള്‍ പ്രകടിപ്പിച്ച ധീരതയ്ക്കും സൂക്ഷമതക്കും ഞങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ക്ക് പാരിതോഷികം തരുകയാണ് വേണ്ടത് . ഓര്‍ക്കുക ഞങ്ങളുടെ ശിക്ഷ കുറച്ചു കിട്ടനല്ല ഈ പറയുന്നതും ഇവിടെ നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ ഹാജരായതും. പകരം ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തന്നെയാണ് .. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശിക്ഷയുടെ പ്രശ്നത്തിന് ഒട്ടുമേ പ്രാധാന്യം ഇല്ല ! " _ ഭഗത്സിംഗ് , സുഖ്ദേവ്‌, ദത്ത്‌. പോസ്റ്റ് ചെയ്തത് Renjith ല്‍ 11:58 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) About Me Renjith View my complete profile Followers ശ്രദ്ധിക്കപെട്ടവ Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ..? ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ ... യുക്തിയും ഞാനും !! ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌... ഇവിടെ സത്യം നിലവിളിക്കുന്നു....അഥവാ എയിട്സിനു മരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... അക്ഷരങ്ങള്‍ക്ക് നീറ്റ്ലുണ്ടെന്നു നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്‌...... അക്ഷരാര്‍ഥത്തില്‍ ഞാനത് അനുഭവിക്കുക ആയിരുന്നു, അല്ല..! എന്റെ കണ്ണ... "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം ! വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " !... ഓഷോയെ വായിക്കുമ്പോള്‍.--രണ്ടാം ഭാഗം.---' ജാഗ്രത" അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ്...അറിയാം ഇത് ഏറെ വൈകിയെന്നു...ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം.... ഇറോം ശര്മിലക്ക്... രതി നിര്‍വേദം ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും. "സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വ... ഓഷോയെ വായിക്കുമ്പോള്‍...(ഓഷോയുടെ പഴയ പേര് - ഭഗവാന്‍ രെജനീഷ്‌) ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല....!!!..ഓഹോ എന്നിട്ടാണോ....എന്ന് ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട...
തിരു സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടയാ സംഭവങ്ങള്‍ കേരളരാഷ്ട്രിയത്തെ പിടിച്ചുലയ്ക്കുന്നു. എന്നാല്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി മന്ത്രിമാരെയും യുഡിഎഫ് നേതാക്കളെയും ക്ലിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ചു നടന്ന അടിയന്തിരചര്‍ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്ന തീരമാനമെടുത്തത്. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു ശ്രീധരന്‍നായര്‍ മൊഴിമാറ്റി പറയുന്നയാളാണെന്നും ഈ ആരോപണത്തിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് ഗൂഡലോചനയാണെന്നും ചര്‍ച്ചക്കൊടുവില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യൂഢിഎഫിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെഎം മാണി.ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്.. അനൂപ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രക്ഷോഭം ശ്ക്തമായി. യൂവമോര്‍ച്ച രാത്രി 11 മണിയോടെ സെക്രട്ടറിയേറ്റിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഡിവൈഎഫഐ രാത്രി 12 മണി മുതല്‍ സക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധ സമരം തുടങ്ങിക്കഴിഞ്ഞു. നിരവധിയിടങ്ങളില്‍ ഡിവൈഎഫ്‌ഐ എവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിയിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയാണ്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
യാസ് ചുഴലിക്കാറ്റ്; ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്കായി 1,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ് ... കൊവിഡ് പ്രതിരോധത്തിന് ശക്തമായ നേതൃത്വം നൽകി കേന്ദ്രം; കേരമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 8923 കോടി രൂപ അനുവദിച്ചു ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ... കരിപ്പൂർ വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് ... ഭൂട്ടാന് 4,500 കോടി സഹായം നല്‍കാന്‍ കേന്ദ്രം ഭൂട്ടാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ 4,500 കോടി നല്‍കുന്നതായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടയ് ഷെരിങ്ങും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ... 10,000 രൂപ ലഭിക്കാതെ ഒരു ലക്ഷത്തില്‍പ്പരം പേര്‍: ബാങ്ക് അക്കൗണ്ട് ഇല്ലാ എന്നത് നടപടികള്‍ വൈകിക്കുന്നു ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ഇതുവരെ ലഭിക്കാത്തവരായി ഒരു ലക്ഷത്തില്‍ പരം ദുരിതബാധിതര്‍. ഓണാവധി കഴിഞ്ഞ് ബാങ്കുകള്‍ തുറന്നാലുടന്‍ തുക ബന്ധപ്പെട്ടവരുടെ ... കണ്ണൂര്‍ വിമാനത്താവളത്തിന് 100 കോടി രൂപ നല്‍കാന്‍ കേന്ദ്രത്തിന്റെ തീരുമാനം കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന്റെ വികസനത്തിനായി വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 250 കോടിയുടെ ആദ്യ ... Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
രേഖപ്പെട്ട ചരിത്രമോ, കേട്ടുകേഴ്‌വിയുടെ നേര്‍ത്ത വെട്ടംപോലുമോ കടന്നുചെന്നിട്ടില്ലാത്ത പഴമയുടെ ആ വിദൂരതയില്‍, പതറാത്ത ഒരു വെളിച്ചം തിളങ്ങിനില്ക്കുന്നു. ചുറ്റുപാടുകളുടെ സവിശേഷതകള്‍ കൊണ്ടു ചിലപ്പോള്‍ അതു മങ്ങി, ചിലപ്പോള്‍ തെളിഞ്ഞു, എന്നാല്‍ പൊലിയാതെ, പതറാതെ: അതു ഭാരതത്തില്‍മാത്രമല്ല അതിന്റെ കാന്തി ചിന്തിയുള്ളു. ചിന്തയുടെ ലോകത്തിലെങ്ങും ശാന്തവും പരോക്ഷവും, നനുത്തതെങ്കിലും സര്‍വ്വശക്തവുമായ പ്രഭാവം പരത്തി. പുലര്‍കാലത്തില്‍ ആരും കാണാതെ, കാണപ്പെടാതെ, പൊഴിയുന്ന മഞ്ഞുതുള്ളി അഴകുറ്റ റോസാപ്പൂക്കളെ വിടര്‍ത്തുന്ന തരത്തിലാണ് ആ വെളിച്ചം വ്യാപരിച്ചത്. ആ വെളിച്ചം ഉപനിഷച്ചിന്തയത്രേ, വേദാന്തദര്‍ശനം. ഭാരതഭൂമിയില്‍ എന്നാണതു തഴച്ചുവളര്‍ന്നതെന്ന് ആര്‍ക്കും തിട്ടമില്ല. വെറും ഊഹം വ്യര്‍ത്ഥമാണ്. ഊഹങ്ങള്‍, വിശേഷിച്ചും പാശ്ചാത്യരുടെ ഊഹങ്ങള്‍, പരസ്പരവിരുദ്ധങ്ങളാണ്. അതുകൊണ്ട് സുനിശ്ചിതമായ ഒരു കാലനിര്‍ണ്ണയം ശക്യമല്ല. എന്നാല്‍ ഹിന്ദുക്കളായ നാം, ആദ്ധ്യാത്മികമായ ഒരു നിലപാടില്‍നിന്ന് അവയ്ക്ക് ഒരാദിയുണ്ടായിരുന്നു എന്നു സമ്മതിക്കുന്നേയില്ല. ഈ ഉപനിഷദര്‍ശനം, വേദാന്തം, ആദ്ധ്യാത്മികമണ്ഡലത്തില്‍ മനുഷ്യനു നല്കപ്പെട്ടിട്ടുള്ള ചിന്തകളില്‍ വെച്ച് ആദ്യത്തേതും അവസാനത്തേതുമാണെന്നു പ്രസ്താവിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. ഈ വേദാന്തപാരാവാരത്തില്‍നിന്ന് പടിഞ്ഞാട്ടും കിഴക്കോട്ടുമായി, കൂടെക്കൂടെ, പ്രകാശത്തിന്റെ അലകള്‍ അലച്ചിട്ടുണ്ട്. പണ്ട് അതു പടിഞ്ഞാട്ടു ചെന്ന് ആഥന്‍സിലോ അലക്‌സാണ്‍ഡ്രിയയിലോ ആന്റിയോക്കിലോ ഉണ്ടായിരുന്നവരുടെ മനസ്സിനു മുന്നേറുവാന്‍ കരുത്തു നല്കി. പ്രാചീനയവനരുടെ മനസ്സില്‍ സാംഖ്യദര്‍ശനം, സ്പഷ്ടമായും അതിന്റെ മുദ്രകള്‍ പതിപ്പിച്ചിരിക്കണം. സാംഖ്യത്തിനും മറ്റെല്ലാ ഭാരതീയദര്‍ശനങ്ങള്‍ക്കും പ്രാമാണ്യം കൈവന്നത് ഉപനിഷത്തുകളിലൂടെ, വേദാന്തത്തിലൂടെ, മാത്രമാണുതാനും. ഭാരതത്തില്‍ത്തന്നെ തമ്മില്‍പ്പിണങ്ങുന്നതായി ഇന്നു കാണുന്ന മതവിഭാഗങ്ങളെല്ലാം ഉണ്ടെങ്കിലും, ഇവപോലെ തന്നെ പലതും പണ്ടുണ്ടായിരുന്നെങ്കിലും, പ്രമാണമായി ഒന്നുള്ളത് – ഈ ദര്‍ശനങ്ങളുടെയെല്ലാം ചുവട് – ഉപനിഷത്തുകളാണ്, വേദാന്തമാണ്. നിങ്ങള്‍ ദ്വൈതിയോ വിശിഷ്ടാദ്വൈതിയോ അദ്വൈതിയോ ശുദ്ധാദ്വൈതിയോ മറ്റേതെങ്കിലും അദ്വൈതിയോ ദ്വൈതിയോ ആയാലും ശരി, നിങ്ങള്‍ സ്വയം നല്കുന്ന നാമധേയം എന്തുമാകട്ടെ, നിങ്ങളുടെ പിന്നില്‍ പ്രമാണമായി, നിങ്ങളുടെ ശാസ്ത്രങ്ങളായി, നിലകൊള്ളുന്നത് ഉപനിഷത്തുകളാണ്. ഉപനിഷത്തുകളെ അനുസരിക്കാത്ത ഭാരതീയ പ്രസ്ഥാനമൊന്നും ആസ്തികമല്ല. ജൈനരുടെയും ബൗദ്ധരുടെയും ദര്‍ശനങ്ങളെ ഭാരതത്തില്‍നിന്നു പിന്‍തള്ളാന്‍ ഒരേയൊരു കാരണം അവയ്ക്ക് ഉപനിഷത്തുകളോട് ഉറ്റ ഭക്തിയില്ലെന്നതുമാത്രമാണ്. നാമറിഞ്ഞാലും ശരി ഇല്ലെങ്കിലും ശരി, ഭാരതത്തിലുള്ള മതവിഭാഗങ്ങളിലെല്ലാം ഉപനിഷത്തുകള്‍ കടന്നുകൂടിയിട്ടുണ്ട്. നാം ഹിന്ദുമതമെന്നു പറയുന്നില്ലേ, വമ്പിച്ചതും ഏതാണ്ട് എണ്ണമറ്റ ഉള്‍പ്പിരിവുകളോടുകൂടിയതുമായ ഈ വലിയ അശ്വത്ഥവൃക്ഷം – ഇതിലെല്ലാം വേദാന്തപ്രഭാവം കടന്നുകൂടിയിട്ടുണ്ട്. നമുക്കിതിനെപ്പറ്റി ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും, നാമൊക്കെ വേദാന്തമാണ് ചിന്തിക്കുന്നത്, വേദാന്തത്തിലാണ് ജീവിക്കുന്നത്, വേദാന്തമാണ് ശ്വസിക്കുന്നത്, വേദാന്തത്തിലാണ് മരിക്കുന്നത്. ഓരോ ഹിന്ദുവും ചെയ്യുന്നതതാണ്. അതുകൊണ്ട് ഭാരതഭൂമിയില്‍ ഒരു ഹൈന്ദവസദസ്സില്‍ വേദാന്തം പ്രസംഗിക്കുന്നത്, ഒരു ക്രമക്കേടാണെന്നു തോന്നുന്നു. പക്ഷേ, പ്രചരിപ്പിക്കേണ്ട ഒരു വസ്തുവും അതു തന്നെയാണ്. ഈ യുഗത്തിന്റെ ആവശ്യം അതു പ്രചരിപ്പിക്കണമെന്നതത്രേ. ഇപ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ, ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം ഉപനിഷത്തുകളോടു ഭക്തിയുള്ളവരായിരിക്കണം. പക്ഷേ ഈവക വിഭാഗങ്ങളില്‍ പ്രത്യക്ഷമായി പല വൈരുദ്ധ്യങ്ങളുമുള്ളതായി തോന്നാം. പണ്ടുള്ള മഹര്‍ഷിമാര്‍ക്ക് പലപ്പോഴും ഉപനിഷത്തുകളില്‍ അടങ്ങിയിരുന്ന പൊരുത്തം ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ മഹര്‍ഷി മാര്‍പോലും പലപ്പോഴും തമ്മില്‍ ഇടഞ്ഞിട്ടുണ്ട്. മതഭേദമില്ലാത്ത ഋഷിമാരില്ലെന്നത് ഒരു പഴഞ്ചൊല്ലുപോലുമായിരിക്കുന്നു. എന്നാല്‍, ദ്വൈതപരമോ അദ്വൈതപരമോ വിശിഷ്ടാദ്വൈതപരമോ ആയ ഉപനിഷദ്ഭാഗങ്ങളിലെല്ലാം അടങ്ങിയിട്ടുള്ള പൊരുത്തത്തിനു മെച്ചപ്പെട്ട ഒരു വ്യാഖ്യാനം നല്‌കേണ്ടത് ഇന്ന് ഒരാവശ്യമായിരിക്കുന്നു. പരന്ന ലോകത്തിന്റെ മുമ്പില്‍ അതു കാട്ടേണ്ടതുണ്ട്. ഈ പ്രവൃത്തി ഭാരതത്തിനു വെളിയിലെന്നപോലെ, ഭാരതത്തിനകത്തും ആവശ്യമാണ്. സ്വജീവിതമാകെത്തന്നെ അത്തരത്തിലൊരു വ്യാഖ്യാനമായിരുന്ന ഒരാളുടെ കാല്ക്കല്‍ ഇരിക്കുന്നതിനുള്ള മഹാസൗഭാഗ്യം ഈശ്വരാനുഗ്രഹം കൊണ്ട് എനിക്കു കൈവന്നു. അദ്ദേഹത്തിന്റെ ഉപദേശത്തെക്കാള്‍ ആയിരം മടങ്ങധികമായി അദ്ദേഹത്തിന്റെ ജീവിതം ഉപനിഷദ്വാക്യങ്ങളുടെ സജീവവ്യാഖ്യാനമായിരുന്നു, വാസ്തവത്തില്‍ സജീവമാന വരൂപം പൂണ്ട ഉപനിഷദാത്മാവുതന്നെയായിരുന്നു. ഒരുപക്ഷേ ആ പൊരുത്തത്തിന്റെ ചെറിയ ഒരു ഭാഗം എനിക്കും കൈവന്നിട്ടുണ്ടാവാം; അതു പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് എനിക്കു തിട്ടമില്ല. എന്നാല്‍ വേദാന്തസമ്പ്രദായങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ലെന്നും, പരസ്പരസാപേക്ഷമാണെന്നും പരസ്പരപൂരകമാണെന്നും ലക്ഷ്യമായ അദ്വൈതത്തില്‍, ‘തത്ത്വമസി’യില്‍ എത്തുന്നതുവരെ ഒന്നു മറ്റൊന്നിലേക്കുള്ള ചവിട്ടു പടിയാണെന്നും കാട്ടുകയാണ് എന്റെ പ്രവൃത്തി, എന്റെ ജീവിത ദൗത്യംതന്നെ. കര്‍മ്മകാണ്ഡം പ്രതാപത്തിലിരുന്ന ഒരു കാലം ഭാരതത്തിലുണ്ടായിരുന്നു. വേദങ്ങളുടെ ആ ഭാഗത്തില്‍ മഹനീയമായ പല ആദര്‍ശങ്ങളുണ്ടെന്നും നിശ്ചയം. കര്‍മ്മകാണ്ഡവിധികളനുസരിച്ചാണ് ഇന്നും നിലവിലുള്ള നമ്മുടെ ചില അനുദിനപൂജകള്‍ നടന്നുവരുന്നത്. ഇതൊക്കെയാണെങ്കിലും, വൈദികമായ കര്‍മ്മകാണ്ഡം ഭാരതത്തില്‍ നിന്ന് ഇന്നു തിരോഭവിച്ചിരിക്കുന്നു. ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ സ്വല്പാംശത്തെമാത്രമേ അതിലുള്ള വിധികള്‍ ബാധിക്കുകയും നിയന്ത്രിക്കയും ചെയ്യുന്നുള്ളു. നമ്മുടെ സാമാന്യജീവിതത്തില്‍ മിക്കവാറും എല്ലാവരും പൗരാണികരോ താന്ത്രികരോ ആണ്. ഭാരതത്തിലെ ബ്രാഹ്മണര്‍ ചില വൈദികവാക്യങ്ങള്‍ ഉപയോഗിച്ചാല്‍ത്തന്നെ, അവയെ വിനിയോഗിക്കുന്നതു വേദങ്ങളെ അനുസരിച്ചല്ല, തന്ത്രങ്ങളെയും പുരാണങ്ങളെയും അനുസരിച്ചാണ്. അപ്പോള്‍ വേദങ്ങളിലെ കര്‍മ്മ കാണ്ഡമനുസരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ നമ്മെ വൈദികരെന്നു വിളിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല. പക്ഷേ, മറ്റേ വസ്തുത, നാമൊക്കെ വേദാന്തികളാണെന്ന വസ്തുത, നിലവിലുണ്ട്. സ്വയം ഹിന്ദുക്കളെന്നു പറഞ്ഞുവരുന്നവരെ വേദാന്തികളെന്നു പറയുന്നതാണ് ഭേദം. ഞാന്‍ കാട്ടിയതുപോലെ, ദ്വൈതികളായാലും അദ്വൈതികളായാലും നമ്മുടെ വിഭാഗങ്ങളെല്ലാംതന്നെ വേദാന്തികളെന്ന ഒരു പേരിലുള്‍പ്പെടുന്നു. ഇന്നു ഭാരതത്തിലുള്ള മതവിഭാഗക്കാരെ സാമാന്യമായി ദ്വൈതികളെന്നും അദ്വൈതികളെന്നും രണ്ടു വമ്പിച്ച വര്‍ഗ്ഗങ്ങളില്‍ കൊള്ളിക്കാം. ഈ വിഭാഗങ്ങളില്‍ പെടുന്ന ചിലര്‍ ചില്ലറ വ്യത്യാസങ്ങളെ മുറുകെപ്പിടിക്കയും അവയുടെ പേരില്‍ ശുദ്ധാദ്വൈതികളെന്നും വിശിഷ്ടാദ്വൈതികളെന്നും മറ്റുമുള്ള പുതിയ പേരുകള്‍ കൈക്കൊള്ളുകയും ചെയ്യുന്നതില്‍ വലിയ കഴമ്പൊന്നുമില്ല. വിഭജനമെന്ന നിലയില്‍ നോക്കിയാല്‍, ഒന്നുകില്‍ അവര്‍ ദ്വൈതികളാണ്, അല്ലെങ്കില്‍ അദ്വൈതികളാണ്. ഇന്നുള്ള വിഭാഗങ്ങളില്‍ പലതും വളരെ പുതിയവയാണ്: മറ്റുള്ളവ വളരെ പഴക്കമുള്ള വിഭാഗങ്ങളുടെ തനിപ്പകര്‍പ്പുകളാണ്. ഇവയിലൊരു വര്‍ഗ്ഗത്തെ രാമാനുജന്റെ ജീവിതത്തിലും ദര്‍ശനത്തിലും കൂടെയും, മറ്റേതിനെ ശങ്കരാചാര്യരിലൂടെയും നിങ്ങളുടെ മുമ്പില്‍വെയ്ക്കാം. അര്‍വാചീനഭാരതത്തിലെ ദ്വൈതാചാര്യന്മാരില്‍ പ്രമുഖനാണ് രാമാനുജന്‍. നേരേയോ സ്വല്പം വളഞ്ഞോ, മറ്റു ദ്വൈതസമ്പ്രദായങ്ങളെല്ലാം, അവരുടെ ഉപദേശസാരത്തിലും സംപ്രദായസംഘടനയിലും, ചില സൂക്ഷ്മാംശങ്ങള്‍വരെ അദ്ദേഹത്തെ അനുഗമിക്കയാണ് ചെയ്തിട്ടുള്ളത്. ദ്വൈതികളായ മറ്റു വൈഷ്ണവസമ്പ്രദായക്കാരുമായി രാമാനുജനെയും അദ്ദേഹത്തിന്റെ ചെയ്തികളെയും തുലനംചെയ്താല്‍ അദ്ഭുതപ്പെട്ടുപോകും. അത്രയേറെയാണ് സംഘടനയിലും ഉപദേശത്തിലും രീതിയിലും ഇവര്‍ക്കുള്ള സാജാത്യം. ദക്ഷിണദേശത്തിലെ വലിയ പ്രചാരകനായ മധ്വമുനിയും, അദ്ദേഹത്തെ അനുഗമിച്ചു മാധ്വാദര്‍ശനം കൈക്കൊണ്ട് അതു ബംഗാളില്‍ പ്രചരിപ്പിച്ച മഹാനായ ചൈതന്യമുണ്ട്. ഇതുപോലെ ദക്ഷിണഭാരതത്തില്‍ വിശിഷ്ടാദ്വൈതികളായ ശൈവരെ പ്പോലുള്ള മറ്റു ചില സമ്പ്രദായക്കാര്‍കൂടിയുണ്ട്. ഭാരതത്തിലെ മിക്ക ഭാഗങ്ങളിലുമുള്ള ശൈവന്മാര്‍ അദ്വൈതികളാണ്. ദക്ഷിണഭാരതത്തിലും സിലോണിലുമുള്ള ശൈവന്മാരാണ് അദ്വൈതികളല്ലാത്തവര്‍. പക്ഷേ ഇവരും വിഷ്ണുവിനുപകരം ശിവനെ കരുതുന്നു എന്നേയുള്ളു. ഇവരും ആത്മസിദ്ധാന്തമൊഴിച്ചാല്‍ മറ്റെല്ലാത്തരത്തിലും രാമാനുജീയര്‍തന്നെ. രാമാനുജന്റെ അനുയായികള്‍ ആത്മാവ് അണുവാണെന്നു കരുതുന്നു: അത് ഒരു കണംപോലെ ചെറുതാണ്. ശങ്കരാചാര്യരുടെ അനുയായികള്‍ ആത്മാവു വിഭുവാണെന്ന്, സര്‍വ്വവ്യാപിയാണെന്ന്, എണ്ണുന്നു. അദ്വൈതസമ്പ്രദായങ്ങളും പലതുണ്ട്. പ്രാചീന കാലങ്ങളില്‍ പല വിഭാഗങ്ങളുമുണ്ടായിരുന്നതായി തോന്നുന്നു. ഇവയെയെല്ലാം ശങ്കരന്റെ പ്രസ്ഥാനം നിശ്ശേഷം ഗ്രസിക്കയും സാത്മ്യപ്പെടുത്തുകയും ചെയ്തിരിക്കണം. ചില ഭാഷ്യങ്ങളില്‍, വിശേഷിച്ചും വിജ്ഞാനഭിഷുവിന്റെ ഭാഷ്യത്തില്‍, ശങ്കരന്നെതിരായിത്തന്നെ ചിലപ്പോള്‍ കുത്തുവാക്കുകള്‍ കാണാം. ഈ വിജ്ഞാനഭിക്ഷു അദ്വൈതിയാണെങ്കിലും ശങ്കരന്റെ മായാവാദത്തെ തകിടംമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. മായാവാദത്തില്‍ വിശ്വസിക്കാതിരുന്ന ചിന്താസരണികള്‍ ഉണ്ടായിരുന്നെന്നു തോന്നുന്നു. ഇവയില്‍പ്പെട്ട ചിന്തകന്മാര്‍ ശങ്കരനെ പ്രച്ഛന്നബൗദ്ധനെന്നുപോലും വിളിക്കാന്‍ മുതിരുന്നുണ്ട്. ഇവരുടെ വിചാരം മായാവാദം ബൗദ്ധരില്‍നിന്നെടുത്ത് വേദാന്തസമ്പ്രദായത്തില്‍ കടത്തിയതാണെന്നത്രേ! ഇതെങ്ങനെയിരുന്നാലും, ഇന്നിപ്പോള്‍ അദ്വൈതികളെല്ലാം ശങ്കരാചാര്യരുടെ പിന്നില്‍ അണിനിരന്നിരിക്കയാണ്. ശങ്കരാചാര്യരും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ് ദക്ഷിണഭാരതത്തിലും ഉത്തരഭാരതത്തിലും അദ്വൈതത്തിന്റെ വലിയ പ്രചാരകന്മാ രായിത്തീര്‍ന്നിട്ടുള്ളതും. ശങ്കരാചാര്യരുടെ പ്രഭാവം ബംഗാളിലേക്ക് അധികം കടക്കുകയുണ്ടായില്ല. അതുതന്നെയാണ് കാശ്മീരത്തിലെയും പഞ്ചാബിലെയും കഥ. എന്നാല്‍ ദക്ഷിണഭാരതത്തിലുള്ള സ്മാര്‍ത്തന്മാരെല്ലാം ശങ്കരാചാര്യരുടെ അനുയായികളാണ്. വാരാണസിയെ കേന്ദ്രീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാവം ഉത്തരഭാരതത്തിലെ പല ഭാഗങ്ങളിലും വളരെ വമ്പിച്ചതാണെന്നേ പറയാനുള്ളു. പിന്നെ, ശങ്കരനും രാമാനുജനും തങ്ങളുടെ മതങ്ങളെക്കുറിച്ച് ഒട്ടും അപൂര്‍വത അവകാശപ്പെടുന്നില്ല. താന്‍ ബോധായനന്റെ മഹത്തായ വൃത്തിയെ പിന്‍തുടരുന്നതേയുള്ളു എന്ന് രാമാനുജന്‍ സ്പഷ്ടമായി പറയുന്നുണ്ടുതാനും. ”ഭഗവദ്‌ബോധായനകൃതാം വിസ്തീര്‍ണ്ണാം ബ്രഹ്മ സൂത്രവൃത്തിം പൂര്‍വ്വാചാര്യഃ സംചിക്ഷിപുഃ. തന്മതാനുസാരേണ സൂത്രാക്ഷരാണി വ്യാഖ്യാസ്യന്തേ.” ”ഭഗവാന്‍ ബോധായനന്റെ വിസ്തരിച്ചുള്ള ബ്രഹ്മസൂത്രവൃത്തിയെ പൂര്‍വ്വാചാര്യന്മാര്‍ സംക്ഷേപിച്ചു. അദ്ദേഹത്തിന്റെ മതമനുസരിച്ചു സൂത്രാക്ഷരങ്ങള്‍ വ്യാഖ്യാനിക്കാം.” ശ്രീഭാഷ്യമെന്ന ബ്രഹ്മസൂത്രവ്യാഖ്യയുടെ തുടക്കത്തില്‍ രാമാനുജന്‍ പറഞ്ഞിട്ടുള്ളതാണിത്. അതെടുത്ത് രാമാനുജന്‍ സംക്ഷേപിച്ചു: ഇന്നു നമുക്കു കിട്ടിയിട്ടുള്ളത് അതാണ്. എനിക്കു ബോധായനവൃത്തി കാണാനുള്ള അവസരമുണ്ടായിട്ടില്ല. കഴിഞ്ഞുപോയ സ്വാമി ദയാനന്ദ സരസ്വതി ബോധായനന്റെ ബ്രഹ്മസൂത്രവൃത്തിയൊഴിച്ചുള്ള ഭാഷ്യങ്ങളെല്ലാം തള്ളിക്കളയണമെന്നാഗ്രഹിച്ചിരുന്നു. രാമാനുജനെ പരിഹസിക്കാന്‍ കിട്ടിയ അവസരമൊന്നും അദ്ദേഹം പാഴാക്കിയില്ല: എങ്കിലും ബോധായനവൃത്തി കാട്ടിത്തരാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല. ഭാരതത്തിലെല്ലാം അതു ഞാന്‍ തിരക്കി: പക്ഷേ ഇന്നുവരെ കണ്ടെത്താന്‍ തരപ്പെട്ടില്ല. എന്നാല്‍ ആ വസ്തുത രാമാനുജന്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട്. ആശയങ്ങളും ചിലപ്പോള്‍ ചില ഭാഗങ്ങള്‍തന്നെയും താന്‍ ബോധായനവൃത്തിയില്‍നിന്നെടുക്കയാണെന്നും, അവ ഇപ്പോഴുള്ള രാമാനുജഭാഷ്യത്തില്‍ സംക്ഷേപിക്കപ്പെട്ടിരിക്കയാണെന്നും പറയുന്നു. ശങ്കരാചാര്യരും അതാണ് ചെയ്തിട്ടുള്ളതെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഭാഷ്യത്തിലും ചിലേടങ്ങളില്‍ പഴയ ഭാഷ്യകാരന്മാരെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഗുരുവും ഗുരുവിന്റെ ഗുരുവും ശങ്കരന്റെതന്നെ വേദാന്തസമ്പ്രദായത്തില്‍പെട്ടവരായിരുന്നു എന്നും, ചില വാദമുഖങ്ങളെസ്സംബന്ധിച്ചിടത്തോളം ശങ്കരനെപ്പോലും അതിശയിക്കുന്ന സര്‍വംകഷതയാണ് അവര്‍ക്കുണ്ടായിരുന്നതെന്നും അറിയുന്നു നമുക്കു ശങ്കരന്‍ വളരെ അപൂര്‍വമായതൊന്നുമല്ല പ്രചരിപ്പിച്ചതെന്ന് ഏറെക്കുറെ സ്പഷ്ടമാണ്. അദ്ദേഹം ഭാഷ്യത്തില്‍ ചെയ്തത് ബോധായനനെപ്പറ്റിയിടത്തോളം രാമാനുജന്‍ ചെയ്തതുതന്നെയാണെന്നും വ്യക്തം. എന്നാല്‍ ഏതു ഭാഷ്യത്തില്‍നിന്നാണ് അദ്ദേഹം സംക്ഷേപിച്ചതെന്ന് ഇപ്പോള്‍ കണ്ടുപിടിക്കുക ശക്യമല്ലെന്നുമാത്രം. നിങ്ങള്‍ കണ്ടിട്ടുള്ളതോ കേട്ടിട്ടുള്ളതോ ആയ ദര്‍ശനങ്ങളെല്ലാം പ്രാമാണികമായ ഉപനിഷത്തുകളെ ആസ്പദിച്ചാണ് നിലകൊള്ളുന്നത്. അവ ശ്രുതിയെ ഉദാഹരിക്കാന്‍ പുറപ്പെടുമ്പോഴെല്ലാം ശ്രുതികൊണ്ടര്‍ത്ഥമാക്കുന്നത് ഉപനിഷത്തുകളെയാണ്. ഉപനിഷത്തുകള്‍ക്കു പിന്നാലെ വരുന്നത് ഭാരതത്തിലുള്ള മറ്റു ദര്‍ശനങ്ങളാണ്. പക്ഷേ ഭാരതത്തില്‍ വ്യാസന്റെ ദര്‍ശനത്തിനു ചെലുത്താന്‍ കഴിഞ്ഞ സ്വാധീനത അവയ്‌ക്കൊന്നിനും ചെലുത്താന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍, വ്യാസന്റെ ദര്‍ശനം അതിലും പ്രാചീനമായ സാംഖ്യത്തിന്റെ വികാസംമാത്രമാണുതാനും, ഭാരതത്തിലെ എല്ലാ ദര്‍ശനങ്ങളും ചിന്താപദ്ധതികളും – ലോകത്തിലുള്ളവയെല്ലാം എന്നാണെന്റെ വിവക്ഷ – കപിലനോട് ഒട്ടേറെ കടപ്പെട്ടിട്ടുണ്ട്. മനഃശാസ്ത്രപരവും ദര്‍ശനപരവുമായ സംഗതികളെസ്സംബന്ധിച്ചിടത്തോളം, ഭാരതചരിത്രത്തില്‍ ഒരുപക്ഷേ കപിലനെ വെല്ലുന്ന മറ്റൊരു പേരില്ലതന്നെ. ലോകത്തിലാകമാനം കപിലന്റെ പ്രഭാവം വ്യാപിച്ചു കാണുന്നുണ്ട്. അംഗീകൃതമായ ഒരു ചിന്താപദ്ധതിയുള്ളിടത്തെല്ലാം കപിലന്റെ പ്രഭാവം തിരിഞ്ഞുപിടിക്കാവതാണ്. പല സഹസ്രാബ്ദങ്ങള്‍ക്കപ്പുറമാണെങ്കില്‍ക്കൂടി, പ്രോജ്വലനും ശ്ലാഘ്യനും ആശ്ചര്യഭൂതനുമായ കപിലന്‍ അവിടെ നില ഉറപ്പിച്ചിട്ടുള്ളതായിക്കാണാം. ഭാരതത്തിലുള്ള എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും അദ്ദേഹം രൂപപ്പെടുത്തിയ മനഃശാസ്ത്രവും ദര്‍ശനത്തിന്റെ ഒരു വലിയ പങ്കും, ചില്ലറ ഭേദങ്ങളോടുകൂടി, അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ ഈ നാട്ടില്‍ത്തന്നെയുണ്ടായ ന്യായദാര്‍ശനികന്മാര്‍ക്കു ഭാരതീയദര്‍ശന ലോകത്തില്‍ തങ്ങളുടെ മുദ്രപതിപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ അപര ജാതി, പരജാതി തുടങ്ങിയ നിസ്സാരകാര്യങ്ങളില്‍ ആവശ്യത്തിലധികം വ്യാപരിച്ചു. പോരെങ്കില്‍, ഒരായുഷ്‌കാലംകൊണ്ടുമാത്രം പഠിച്ചു തീര്‍ക്കാവുന്ന, ജടിലതമമായ ആ പദാവലിയും! അങ്ങനെ സമയം മുഴുവന്‍ തര്‍ക്കത്തില്‍ ചെലവഴിച്ച അവര്‍ ദര്‍ശനം വേദാന്തികള്‍ക്കു വിട്ടുകൊടുത്തു. എന്നാല്‍ ഇന്നുള്ള ഭാരതീയദര്‍ശനശാഖകളെല്ലാം ബംഗാളിലെ നൈയായികന്മാരുടെ താര്‍ക്കികപദാവലി കൈക്കൊണ്ടിരിക്കയാണ്. ജഗദീശന്‍ ഗദാധരന്‍ ശിരോമണി – ഇവരൊക്കെ മലബാറിലെ (കേരളത്തിലെ) ചില പട്ടണങ്ങളില്‍, നദിയയിലെന്നപോലെതന്നെ, സുവിദിതരാണ്. പക്ഷേ വ്യാസന്റെ ദര്‍ശനം, വ്യാസസൂത്രങ്ങള്‍, സുപ്രതിഷ്ഠിതമാണ്. യാതൊന്നു മനുഷ്യര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കണമെന്നാണോ അതുദ്ദേശിച്ചിട്ടുള്ളത്, വേദാന്തപ്രതിപാദ്യമായ ആ ബ്രഹ്മത്തിന്റെ നിത്യതയത്രേ അതു സ്വയം നേടിയിട്ടുള്ളത്. യുക്തിയെ ശ്രുതിക്കു പൂര്‍ണ്ണമായും അധീനപ്പെടുത്തി. ശങ്കരാചാര്യര്‍ പറയും പോലെ, വ്യാസന്‍ യുക്തിവിചാരംചെയ്യാന്‍ മിനക്കെട്ടിട്ടേയില്ല. സൂത്ര രചനയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഉന്നം. വേദാന്തവാക്യകുസുമങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു നൂലില്‍ കോര്‍ക്കുക എന്നതായിരുന്നു. ഉപനിഷത്തുകള്‍ക്കുള്ള പ്രാമാണ്യത്തിന് അധീനമെന്ന നിലയില്‍ – അല്ലാതൊട്ടല്ലതന്നെ – വ്യാസസൂത്രങ്ങളും അംഗീകരിക്കപ്പെട്ടിരിക്കുന്നു. പിന്നെ, ഞാന്‍ പറഞ്ഞതുപോലെ, ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം വ്യാസസൂത്രങ്ങള്‍ക്കു വമ്പിച്ച പ്രാമാണ്യം നല്കിവരുന്നുണ്ട്. പുതുതായി വരുന്ന വിഭാഗങ്ങളോരോന്നും, അതിന്‍േറതായ വെളിച്ചത്തില്‍, വ്യാസസൂത്രങ്ങളെ പുതുതായി വ്യഖ്യാനിച്ചുകൊണ്ടാണ് പുറപ്പെടുന്നത്. പ്രസ്തുതവ്യാഖ്യാതാക്കന്മാരില്‍ ചിലര്‍ക്കു തമ്മിലുള്ള അന്തരം ചിലപ്പോള്‍ വളരെ വലുതാണ്. ചിലപ്പോഴത്തെ ഗ്രന്ഥപീഡനം തികച്ചും അറപ്പുളവാക്കുന്നതുമാണ്. വ്യാസസൂത്രങ്ങള്‍ക്കാണ് പ്രാമാണ്യപദവി. ഇവയ്ക്കു പുതുതായ ഒരു ഭാഷ്യം രചിക്കാനാവാത്ത ഒരുവന്ന് ഭാരതത്തില്‍ പുതിയ ഒരു മതവിഭാഗം ഏര്‍പ്പെടുത്താമെന്നു പ്രതീക്ഷിക്കേണ്ട. പ്രാമാണ്യത്തില്‍ അടുത്ത സ്ഥാനം പ്രസിദ്ധമായ ഗീതയ്ക്കാണ്. ശങ്കരാചാര്യരുടെ മഹനീയത അദ്ദേഹം ഗീത പ്രചരിപ്പിച്ചതാണ്. മഹാനായ അദ്ദേഹത്തിന്റെ ഉദാരമായ ജീവിതത്തില്‍ ചെയ്ത പല പ്രശസ്ത കര്‍മ്മങ്ങളില്‍വെച്ചു മഹത്തമമായ ഒന്നാണ് ഗീതാപ്രചാരണവും, ഗീതയ്ക്ക് ഏറ്റവും മനോജ്ഞമായ ഭാഷ്യത്തിന്റെ രചനയും. ഭാരതത്തിലുണ്ടായ ആസ്തികസമ്പ്രദായങ്ങളുടെ സ്ഥാപകന്മാരെല്ലാവരും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട് – അവരോരോത്തരും ഗീതയ്ക്ക് ഓരോ ഭാഷ്യം രചിച്ചിട്ടുണ്ട്. ഉപനിഷത്തുകള്‍ പലതാണ്: നൂറ്റെട്ടുണ്ടെന്നു പറയപ്പെടുന്നു. അതിലുമേറെയുണ്ടെന്നത്രേ ചിലര്‍ പ്രഖ്യാപിക്കുന്നത്. അവയില്‍ ചിലത് വളരെ അര്‍വാചീനമാണ്. ഉദാഹരണമായി, അല്ലായെ പ്രശംസിക്കയും മുഹമ്മദിനെ രജസുല്ലയെന്നു വിളിക്കയും ചെയ്യുന്ന അല്ലോപനിഷത്തുതന്നെ. ഹിന്ദുക്കളെയും മുഹമ്മദീയരെയും ഏകീകരിപ്പാന്‍ അക്ബരുടെ കാലത്തു രചിക്കപ്പെട്ടതാണ് ഇതെന്നു കേട്ടിട്ടുണ്ട്. ‘അല്ല’ എന്നോ ‘ഇല്ല’ എന്നോ സംഹിതകളില്‍ കാണുന്ന വല്ല വാക്കുംവെച്ചുകൊണ്ടു ചിലപ്പോള്‍ ഒരുപനിഷത്തുതന്നെ അതിന്‌മേല്‍ ചമച്ചിരിക്കാം. അങ്ങനെ ഈ അല്ലോപനിഷത്തില്‍ മുഹമ്മദാണ് റസൂലല്ല – ഈ വാക്കിന്റെ അര്‍ത്ഥമെന്തായാലും കൊള്ളാം! ഇതേ വകുപ്പില്‍പ്പെട്ട പല വിഭാഗീയമായ ഉപനിഷത്തുകളുമുണ്ട്. ഇവ തികച്ചും അര്‍വാചീനമാണെന്നും കാണാം. വേദാന്തത്തിലെ സംഹിതാഭാഗത്തിലുള്ള ഭാഷയുടെ അതിപ്രാചീനതകൊണ്ട് (അതിന്നു) വ്യാകരണമൊന്നുമില്ല: അതുകൊണ്ട് അര്‍വാചീനമായ ഈ ഉപനിഷത്തുകള്‍ രചിക്കാന്‍ പ്രയാസമൊന്നുമില്ല. വളരെക്കൊല്ലം മുമ്പു ഞാന്‍ വൈദികവ്യാകരണം പഠിക്കണമെന്നു വിചാരിച്ചു: സശ്രദ്ധം പാണിനിയും മഹാഭാഷ്യവും പഠിക്കാന്‍ തുടങ്ങി. എന്നാല്‍ ഉത്‌സര്‍ഗവിധിക്കുള്ള അപവാദങ്ങളാണ് വൈദികവ്യാകരണത്തിലേറിയകൂറുമെന്നു കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഒരു നിയമം ഉണ്ടാക്കിയിട്ടു വിധിച്ചിരിക്കും, ‘ഈ നിയമം ഒരപവാദമാണ്’ എന്ന്. അങ്ങനെ എന്തും ആര്‍ക്കും എഴുതിക്കൂട്ടാന്‍ എത്രയേറെ സ്വാതന്ത്ര്യമാണുള്ളതെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാം. യാസ്‌കന്റെ നിഘണ്ടു ഒന്നേയുള്ളു ഇവിടെ ഒരു പരിരക്ഷയായി. എങ്കിലും, ഇതില്‍ ഏറിയ കൂറും ഒട്ടേറെ പര്യായശബ്ദങ്ങളേ കാണാനുള്ളു. ഈ നിലയില്‍, ഇഷ്ടമുള്ളിടത്തോളം ഉപനിഷത്തുകള്‍ രചിക്കുക എത്ര എളുപ്പമുള്ള കാര്യമാണ്! കുറെ സംസ്‌കൃതജ്ഞാനം – വാക്കുകള്‍ പ്രാചീനമെന്ന തോന്നലുളവാക്കാന്‍ വേണ്ടിടത്തോളം – ഉണ്ടായാല്‍ മതി. വ്യാകരണത്തെ ഒട്ടു ഭയപ്പെടാനുമില്ല. പിന്നെ, റസൂലല്ലയോ മറ്റേതെങ്കിലുമിഷ്ടമുള്ള ‘സുല്ല’യോ കൊണ്ടുവരുക. അങ്ങനെ പല ഉപനിഷത്തുകളും തയ്യാറാക്കപ്പെട്ടു. ഇപ്പോഴും ഇതു നടക്കുന്നെന്നാണ് എന്റെ അറിവ്. ഭാരതത്തില്‍ ചിലേടത്ത്, പല മതവിഭാഗക്കാരുടെയും ഇടയ്ക്ക്, എനിക്കു നല്ല നിശ്ചയമുണ്ട്, അത്തരത്തിലുള്ള ഉപനിഷത്തുകള്‍ തയ്യാറാക്കാനുള്ള പ്രയത്‌നം നടന്നുവരികയാണെന്ന്. പക്ഷേ ഉപനിഷത്തുകളുടെ ഇടയില്‍, മുഖത്തുതന്നെ, കലര്‍പ്പില്ലായ്മയുടെ തെളിവൊത്ത ഉപനിഷത്തുകളുമുണ്ട്. ഇവയൊക്കെയാണ് മഹാന്മാരായ ഭാഷ്യകാരന്മാര്‍, വിശേഷിച്ചും ശങ്കരനും തുടര്‍ന്നു രാമാനുജപ്രഭൃതികളും, എടുത്തു വ്യാഖ്യാനിച്ചിട്ടുള്ളത്. [വിവേകാനന്ദസാഹിത്യസര്‍വസ്വം – വേദാന്തം: എല്ലാ വശങ്ങളിലൂടെയും(കല്ക്കത്തയില്‍ നടത്തിയ പ്രഭാഷണം) – തുടരും]
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
കെട്ടിയ പെണ്ണിനെ കൂടെ കിടത്താനും, കൊണ്ടു നടക്കാനും വയ്യാത്തവൻ, എന്തിനാ പിന്നെ കോട്ടും സൂട്ടും ഇട്ട് വന്ന് പെണ്ണിനെ കെട്ടി കൊണ്ടു പോയത്? ഒരു പെണ്ണിന്റെ ജീവിതം കൂടി തുലയ്ക്കാനായിരുന്നോ? പെണ്ണിനെ പൊറുപ്പിക്കാൻ കഴിവില്ലെന്ന കാര്യം ചെറുക്കനെങ്കിലും അറിയുമായിരുന്നല്ലോ, വല്യ പഠിപ്പും, ഉദ്യോഗവും, കുടുംബപ്പേരും, ഉണ്ടായിട്ടെന്താ കാര്യം, ഈ ആണും പെണ്ണും കെട്ട ചെയ്തി ന്യായീകരിക്കാൻ പറ്റുമോ? അനന്റെ അപ്പനും അമ്മക്കും, ഇളയവനെ കെട്ടിക്കാനായിട്ട് ഈ കർമ്മം തീർത്തു വിടണമെന്നേ ഉണ്ടായിരുന്നുള്ളു, മനപ്പൂർവ്വമുള്ള ചതിയല്ലേ ഇത്? എന്റെ മോളേ ഇനി ഞാൻ എന്തുചെയ്യണം, ജോർജ്ജ് സാറ് പറയൂ? ചങ്കു പൊട്ടിത്തെറിക്കുന്ന ഈ പിതാവിന്റെ വേദന അടക്കാൻ, ആർക്ക്, എന്തു പറയാൻ കഴിയും. ആരെന്തു പറഞ്ഞാലും അത് അടങ്ങില്ല. ലൈംഗിക ശേഷി ഇല്ലാത്ത മകനെയാണ് വിവാഹം കഴിപ്പിക്കുന്നത് എന്നറിഞ്ഞു കൊണ്ടാണ് അവന്റെ മാതാപിതാക്കൾ ഇതിന് ഒരുമ്പെട്ടതെങ്കിൽ, എത്ര മനുഷ്യരുടെ മുന്നിൽ ന്യായീകരിക്കപ്പെട്ടാലും, സ്വന്തം അസ്ഥിത്വത്തിനു മുമ്പിൽ അവർ ഒരിക്കലും ന്യായീകരിക്കപ്പെടില്ല. അസ്ഥിത്വം നഷ്ടപ്പെട്ട, ചലിക്കുന്ന പുറംതോടുകളായി ജീവിക്കേണ്ടിവരും. ഇവർക്കുള്ള ശിക്ഷ ഇവരു തന്നെ വിധിച്ചെടുത്തിരിക്കുകയാണ്. ഇനി അടുത്ത പടി വിവാഹമോചനം അല്ല. മറ്റെല്ലാം യോജിച്ചതായതു കൊണ്ടല്ലേ ഈ വിവാഹത്തിന് തയ്യാറായത്? വിവാഹം ദൈവത്തിന്റെ പദ്ധതി ആണ്, ഈ അനുഭവങ്ങളും ദൈവനിശ്ചയമാണ്. ഇവിടെ നിങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തണം, അപ്പോൾ നിങ്ങൾക്കും മഹത്വം ലഭിക്കും. ഇത് റിപ്പയർ ചെയ്ത് എടുക്കാനാണ് ഇനി ശ്രമിക്കേണ്ടത്. അതുകൊണ്ട്, മകളെ ഇനി എന്തുചെയ്യണം എന്നു ആലോചിക്കുംമുമ്പ്, മകൾക്ക് എന്തെല്ലാം ചെയ്യാൻ കഴിവുണ്ട് എന്നു ചിന്തിക്കാം. ഇതു ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് എന്ന് മകളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം. മനപ്പൂർവ്വമുള്ള ചതിയിൽപ്പെട്ടു എന്ന ചിന്ത, മനുഷ്യന്റെ മനസ്സിൽ, ഉണങ്ങാൻ ഏറെ വിഷമമുള്ള ഒരു മുറിവാണ്. അവന്റെ പ്രശ്നം വിവാഹത്തിനു മുമ്പുതന്നെ അവന് അറിയാമായിരുന്നോ എന്നു കണ്ടെത്തണം. അറിയില്ലായിരുന്നു എങ്കിൽ ചതിക്കപ്പെട്ടു എന്ന ചിന്ത ഉപേക്ഷിക്കാം. അറിയാമായിരുന്നു എങ്കിൽ, പിന്നെ എന്തിനുവേണ്ടി അവൻ വിവാഹത്തിനു തയ്യാറായി? ഭാര്യയുടെ സഹകരണത്തോടെ, പ്രശ്നം പരിഹരിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണോ? അങ്ങനെയെങ്കിൽ, പരിഹാരം കണ്ടെത്താൻ അവനും സഹകരിക്കുമല്ലോ? മേൽപറഞ്ഞ രണ്ടു സാഹചര്യത്തിലും അവനെ ചികിത്സിക്കാനാണ് ശ്രമിക്കേണ്ടത്. അതിനു മകൾതന്നെ പക്വതയോടെ മുൻകൈ എടുക്കണം.തുറന്നു പറയാൻ നാണവും, അപമാനവും തോന്നുന്ന വിഷയമായതിനാൽ ഒഴിഞ്ഞു മാറാനായിരിക്കും അവൻ ആദ്യം ശ്രമിക്കുക. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാക്കി ഭാര്യയെ കുറ്റപ്പെടുത്താനോ, അപമാനിക്കാനോ, ഒരു കാര്യവുമില്ലാതെ വഴക്കുണ്ടാക്കുവാനോ, ഉപദ്രവിക്കാനോ, ഒളിച്ചോടാനോ ഒക്കെ അവൻ ശ്രമിച്ചേക്കാം. മകളുടെ കഴിവുകൾ ഇവിടെയാണ് പ്രസക്തമാകുന്നത്. ഇതു ഞാൻ ശരിയാക്കിയെടുക്കും എന്നു ദൃഢനിശ്ചയം ചെയ്ത് അവൾ പ്രവർത്തിക്കണം. Be Assertive എന്നതാണ് ഇവിടെ Key word. അവന്റെ സഹകരണം നേടാനും, ചികിൽസിക്കാനുമുള്ള എല്ലാ പരിശ്രമവും നടത്താതെ പരാജയം സമ്മതിക്കരുത്. ഒരുമിച്ചുള്ള ജീവിതം ഇനി ഒരുവിധത്തിലും സാധിക്കുകയില്ല എങ്കിൽ മാത്രമെ വിവാഹമോചനത്തിലേക്ക് തിരിയാൻ പാടുള്ളു. അഥവാ മകളുടെ വിവാഹമോചനം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ അടുത്ത ബന്ധുക്കളെയും ഉറ്റ സുഹൃത്തുക്കളെയും വീട്ടിൽ വിളിച്ച് സംഭവം വിശദീകരിക്കണം. അവരുടെ മോറൽ സപ്പോർട്ട് ആവശ്യപ്പെടണം. ജോലിസ്ഥലത്ത് അടുത്ത സഹപ്രവർത്തകരെ ഒരുമിച്ചു കൂട്ടി കാര്യങ്ങൾ തുറന്നു പറയുന്നതും നല്ലതാണ്. പിന്നിൽ നിന്നുള്ള കുശുകുശുപ്പ് ഒഴിവാകും. പരിഹാസത്തിനും, സഹതാപത്തിനും പകരം, അവരുടെ സഹാനുഭൂതി (Empathy) ലഭിക്കും, പിന്നെ തല ഉയർത്തി തന്നെ നടക്കാൻ നിങ്ങൾക്കു കഴിയും. ചിലപ്പോൾ ഒരു പുനർവിവാഹത്തിനുള്ള ആളെ അവർ വഴി കണ്ടുകിട്ടിയെന്നും വരാം. George Kadankavil - February 2006 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
Kerala Book Store is for every Malayali whose passion is reading. Our aim is to bring all books published under one roof. We dream of it as a readers' republic. ഇത് വെറും ഒരു ഇക്കിളിക്കഥ അല്ല ഈയടുത്ത കാലത്ത് മലയാളത്തിൽ ധാരാളം കഥകളും, നോവലുകളും വായിക്കാൻ ശ്രമിച്ചു. ആദ്യം മുതൽ തന്നെ അങ്ങനെ നമ്മളെ പിടിച്ചു മുന്നോട്ടു നയിക്കുന്ന ഒന്നും ഇല്ലാത്തതു കൊണ്ട് വായിക്കാൻ വേണ്ടി വായിക്കാൻ തോന്നുന്ന പ്രതീതിയായിരുന്നു അതൊക്കെ. ഒന്നുകിൽ കഥയുണ്ടാവണം, അല്ലെങ്കിൽ നമുക്ക് ജിജ്ഞാസ ഉളവാക്കുന്ന രീതിയിലുള്ള അന്തരീക്ഷമോ, അനുഭവമോ, യാത്രയോ എന്തെങ്കിലുമൊക്കെ സൃഷ്ട്രിക്കണം. കണ്ടിട്ടില്ലാത്ത ലോകം തന്നെയാവണം എന്നൊന്നുമില്ല. പക്ഷെ ഈ വായിച്ച സാധനങ്ങൾ ഒക്കെ (എല്ലാം വലിയ പേരുള്ളവരുടെതാണെ) സിന്തറ്റിക് ആയി കെട്ടിച്ചമച്ചതായി മാത്രമേ തോന്നിയിട്ടുള്ളു, ഒന്നോ രണ്ടോ പേജ് കഴിയുമ്പോൾ ഞാൻ എന്തിനാ ഈ തട്ടിക്കൂട്ട് സാഹിത്യം വായിച്ച് സമയം കളയുന്നത് എന്നൊരു ചിന്ത. ഇക്കൂട്ടത്തിൽ മദ്രാസ് ഐഐടി, അതിന്റെ എതിരായുള്ള ലെതർ ഇൻസ്റ്റിറ്റ്യൂട്ട്, വേളാച്ചേരി ഇങ്ങനെയുള്ള ഡീറ്റെയിൽസ് ഒക്കെ എഴുതി വച്ചിട്ടുള്ള ഒരു സാധനം സഹിക്കാൻ പറ്റാത്തതായിരുന്നു. അത് പോലെ ഇപ്പോൾ ദൈവ മാർഗ്ഗത്തിലെത്തിയ ആളിന്റെ നോവലും. പക്ഷെ ഇന്നലെ രാത്രി കയ്യിലെടുത്ത സ്വപ്ന സുരേഷിന്റെ കഥ താഴെ വയ്ക്കാതെ വായിച്ചു. വാ പൊളിച്ചിരുന്നു വായിച്ചു. ശിവ ശങ്കറിന്റെ മസാലയല്ല ആ കഥ. ഒരു പെൺകുട്ടിയുടെ ദുരന്തം നിറഞ്ഞ ജീവിത കഥ. അവളുടെ കുട്ടിക്കാലവും ജീവിതം പോയ വഴിയും വായിച്ചപ്പോൾ അതീവ ദുഃഖം തോന്നി. പല യഥാർത്ഥ ജീവിത കഥകളും വായിച്ചതു ഓർമ വന്നു. അതിലേറ്റവും ഓർമ വന്നത് ന്യൂ യോർക്കർ – ലെ സ്ഥിരം എഴുത്തുകാരിയായിരുന്ന Elizabeth Wurtzel-ന്റെ Prozac Nation എന്ന പുസ്തകവും, പിന്നീട് അഡിക്ഷനെക്കുറിച്ച് അവർ തന്നെയെഴുതിയ More, Now, Again എന്ന പുസ്തകവുമാണ്. നമ്മുടെ വാലിഡേഷനു നിരന്തരം കാമുകരെ തേടുന്നത്, ബന്ധങ്ങളിൽ ഏർപ്പെടുന്നത്, മയക്കുമരുന്ന് ഉപയോഗിക്കുന്നത് തുടങ്ങിയവ എത്ര ഭീകരമായ ആത്മനിന്ദയാണെന്നത് More, Now, Again എന്ന പുസ്തകത്തിൽ കാണാം. എനിക്ക് വിഷാദ രോഗത്തിന്റെ ശരിക്കുമുള്ള സാമൂഹ്യ ധാരണ പകർന്നു തന്ന പുസ്തകങ്ങളാണിവ. ഇത്രയൊക്കെ തീക്ഷ്ണാനുഭവങ്ങൾ ഉണ്ടായിട്ടും Wurtzel വളരെ വിജയം വരിച്ച എഴുത്തുകാരിയായിരുന്നു, അത് ആ സമൂഹത്തിന്റെ പ്രത്യേകത. ധനിക പശ്ചാത്തലത്തിൽ ജനിച്ചിട്ടും സ്വപനയുടെ മാനസിക ജീവിതം ദുരിതമായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയും, കരുതലുമില്ലാതെ, അതെ സമയം പഴിയിലും, നിന്ദയിലും വളരുന്ന ഒരു പെൺകുട്ടിയുടെ ആത്മവിമുക്തിവേണ്ടിയുള്ള നിരന്തര പലായനം. ആൺതുണ വേണമെന്നുള്ള സോഷ്യൽ കണ്ടിഷനിംഗ്, എടുത്തു ചട്ടം… പത്തു പന്ത്രണ്ടു വയസ്സിൽ വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് Wurtzel എഴുതി വച്ചിരിക്കുന്നത് മറക്കാനാവില്ല, അത് പോലെ ഇവരുടെ കൗമാരവും, അന്ന് തുടങ്ങിയ ഒളിച്ചോട്ടങ്ങളും. ഇവരെയൊക്കെ ചൂഷണം ചെയ്യുന്നവരുടെ സമൂഹമാണ് നമ്മുടേത്. എഴുത്തിൽ – അറിയുന്ന കഥയായാലും ഭാവനയായാലും – വേണ്ടത് ആത്മാർഥതയാണ്. ഈ പുസ്തകത്തിൽ അതുണ്ട്. മലയാളത്തിൽ ഏറ്റവും വിറ്റു പോകുന്ന പുസ്തകമായി ഇത് മാറട്ടെ എന്നാശംസിക്കുന്നു. നമ്മുടെ പെൺകുട്ടികളെ നമ്മൾ ധാരാളം സ്നേഹവും കരുതലും നൽകി വേണം വളർത്താൻ. വിപ്ലവം പറഞ്ഞു അവരെ വഴി തെറ്റിക്കുന്നത് കൊണ്ട് ഒരു നേട്ടവുമില്ല. സ്വാതന്ത്ര്യം, നല്ല വിദ്യാഭ്യാസം, ആത്മവിശ്വാസം, ചിട്ട, സ്നേഹം, കരുതൽ, അവസരങ്ങൾ, തുല്യതാബോധം എന്നിവയാണ് സ്ത്രീശാക്തീകരണത്തിനു വേണ്ടത് അല്ലാതെ കപട മതിലുകളോ, കപട ബുദ്ധിജീവി സാഹിത്യമോ, അരാജക ജീവിത കഥകളോ അല്ല. സെക്സ് എഴുതി വച്ചാൽ സ്ത്രീ ശാക്തീകരണമാവില്ല. ഈ പുസ്തകം വായിക്കുക.
വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്. ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നോക്കെത്താദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു. കിഴക്ക് കോട്ടയം ജില്ലയില്‍ നിന്നും, തെക്ക് കൊല്ലം(പഴയ ക്വൈലോന്‍) ജില്ലയില്‍ നിന്നും ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടത്. ആംഗലേയ ഭാഷയി‍ല്‍ ‘ആലപ്പി’ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം 07.02.1990 ലെ എെ.ഒ.പി.നമ്പര്‍.113/90/RD ഉത്തരവ് പ്രകാരം പിന്നീട് ആലപ്പുഴ എന്ന നാമത്തില്‍ അറിയപ്പെട്ടു. ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഭൌതികമായ പ്രത്യേകതകളുമാകാം ആലപ്പുഴ എന്ന നാമം ഈ പ്രദേശത്തിന് നേടിക്കൊടുത്തത് എന്ന് ഊഹിക്കാം. കടലിന്റെയും അതിലേക്ക് ഒഴുകി പതിക്കുന്ന പരസ്പര ബന്ധിതമായ നദികളുടേയും ഇടയിലെ ഭൂമി എന്നാണ് ആലപ്പുഴ എന്ന നാമത്തിന്റെ അര്‍ത്ഥം. 29.10.1982 ലെ ജി.ഒ(എം.എസ്)1026/82/RD ഉത്തരവ് പ്രകാരം പുതുതായി രൂപീകൃതമായ പത്തനംതിട്ട ജില്ല, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ളതാണ്. പഴയ ആലപ്പുഴ ജില്ലയില്‍ നിന്നും പുതുതായി രൂപീകരിച്ച പത്തനംതിട്ട ജില്ലയിലേയ്ക്ക് ചേര്‍ന്ന ഭാഗങ്ങള്‍ തിരുവല്ല താലൂക്ക് മുഴുവനായും ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളുടെ ചില ഭാഗങ്ങളുമാണ്. ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ ആറ് താലൂക്കുകളാണ് ഉളളത്. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപളളി, ചെങ്ങന്നൂര്‍,മാവേലിക്കര എന്നിവയാണ് ആ താലൂക്കുകള്‍. പ്രാചീന ശിലായുഗം പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി പ്രദേശങ്ങള്‍ ഒരു കാലത്ത് ജലത്താല്‍ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു. എന്നാല്‍ കുട്ടനാട് സംഘകാലത്തിന്റെ തുടക്കം മുതല്‍ ഖ്യാതി കേട്ടപ്രദേശമാണ്. പഴയകാല ചേരരാജക്കന്‍മാര്‍ കുട്ടനാട്ടില്‍ താമസിച്ചിരുന്നു. അവരെ ‘കുട്ടുവര്‍’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആ നാമത്തില്‍ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പാറയിലുള്ള കൊത്തുപണികള്‍, ചില പുരാവസ്തു അവശിഷ്ടങ്ങള്‍ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉള്‍ക്കാഴ്ച പകരുന്നതാണ്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളില്‍ ആലപ്പുഴയിലെ പുറക്കാട്(ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ക്രിസ്തുമതം ജില്ലയില്‍ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളില്‍ ഒന്നായ കൊക്കമംഗലം അല്ലെങ്കില്‍ കൊക്കോതമംഗലം പളളി ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ആയിരുന്നു. എ.ഡി.52 ല്‍ മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേര്‍ന്നത് എന്ന് പൊതുവെ വിശ്വസിക്കുന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂര്‍ എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്. എ.ഡി 09-ാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴില്‍ ജില്ല, മതപരവും സാംസ്ക്കാരികവുമായി അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിക്കുകയുണ്ടായി. ചെങ്ങന്നൂര്‍ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രന്‍ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. പതിനാറാം നൂറ്റാണ്ട് പതിനാറാം നൂറ്റാണ്ടില്‍ കായംകുളം(ഇന്നത്തെ കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്ക്), അമ്പലപ്പുഴ അഥവാ ചെമ്പകശേരി എന്ന് വിളിക്കപ്പെടുന്ന പുറക്കാട് (ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍), പുത്തേടത്ത്, ഇല്ലേടത്ത് എന്നീ രണ്ട് ചെറു പ്രദേശങ്ങള്‍ ചേര്‍ന്ന കരപ്പുറം(ഇപ്പോഴത്തെ ചേര്‍ത്തല താലൂക്ക്) എന്നീ ചെറു രാജ്യങ്ങള്‍ ഏറെ ശക്തി പ്രാപിച്ചു. ഈ കാലഘട്ടത്തില്‍ തന്നെയാണ് പോര്‍ച്ചുഗീസുകാര്‍ ജില്ലയില്‍ എത്തിയതും രാഷ്ട്രീയ രംഗത്ത് ഔന്നത്യം പ്രാപിച്ചതും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമതം ജനപ്രീതി ആര്‍ജിക്കുകയും പ്രശസ്തമായ പുറക്കാട്, അര്‍ത്തുങ്കല്‍ പളളികള്‍ സ്ഥാപിക്കുകയും ചെയ്തത് 16-ാം നൂറ്റാണ്ടിലാണ്. പൂരാടം തിരുനാള്‍ ദേവനാരായണന്റെ ഭരണത്തിന്‍ കീഴില്‍ ചെമ്പകശ്ശേരി രാജ്യം അതിന്റെ ഉന്നതിയില്‍ എത്തിയത് ഈ നൂറ്റാണ്ടിലാണ്. പ്രശസ്ത പണ്ഡിതനും കവിയുമായ അദ്ദേഹമാണ് ഭഗവത് ഗീത യുടെ ആദ്യ ഭാഗത്തിന്റെ വ്യഖ്യാനമായ വേദാന്തരത്നമാല എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. 16-ാം നൂറ്റാണ്ടില്‍ തന്നെയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മിക്കപ്പെട്ടതും. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, ശ്രീ നീലകണ്ഠ ദീക്ഷിതര്‍, ശ്രീ കുമാരന്‍ നമ്പൂതിരി തുടങ്ങിയ ശ്രേഷ്ഠരായ പണ്ഡിതര്‍ പൂരാടം തിരുനാളിന്റെ രാജസദസ് അലങ്കരിച്ചിരുന്നതായി വിശ്വസിക്കുന്നു. പതിനേഴാം നൂറ്റാണ്ട് പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും ജില്ലയിലെ ചെറു രാജ്യങ്ങളില്‍ ഡച്ചുകാരുടെ സ്ഥാനം ശക്തിപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി ഡച്ചുകാരും പുറക്കാട്, കായംകുളം, കരപ്പുറം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി നിരവധി സന്ധി വ്യവസ്ഥകളിള്‍ ഒപ്പു വെയ്ക്കുകയും ചെയ്തു. സുഗന്ധ ദ്രവ്യങ്ങളായ ഇഞ്ചി, കുരുമുളക് മുതലായവ സൂക്ഷിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിള്‍ ഫാക്ടറികളും പണ്ഡക ശാലകളും ഡച്ചുകാര്‍ സ്ഥാപിച്ചു. ക്രമേണ ജില്ലയുടെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ആ സമയത്ത് ആധുനിക തിരുവതാംകൂറിന്റെ ശില്പിയായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം, അമ്പലപ്പുഴ , തെക്കുംകൂര്‍, വടക്കുംകൂര്‍, കരപ്പുറം എന്നീ രാജ്യങ്ങള്‍ തിരുവിതാംകൂറിനോട് സംയോജിപ്പിച്ചപ്പോള്‍, ഡച്ചുകാര്‍ ജില്ലയുടെ രാഷ്ട്രീയ രംഗത്ത് നിന്നും പിന്‍മാറി. ജില്ലയുടെ ആഭ്യന്തര പുരോഗതിയ്ക്ക് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പങ്ക് സ്തുത്യര്‍ഹമാണ് . ഭരണപരമായും വാണിജ്യപരമായും ജില്ലയെ വികസിപ്പിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധ നല്‍കി. ഇന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് സ്മാരകമായി സംരക്ഷിക്കുന്ന കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത് 17-ാം നൂറ്റാണ്ടിലാണ്. ആ കാലഘട്ടത്തിലാണ് തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, പ്രശസ്ത കവിയുമായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ തിരുവതാംകൂര്‍ രാജസദസിലേയ്ക്ക് അവരോധിതനാകുന്നതും. ആധുനിക ആലപ്പുഴ ധര്‍മ്മരാജയുടെ ഭരണകാലത്താണ് ജില്ലയ്ക്ക് എല്ലാവിധത്തിലുമുളള പുരോഗതി കൈവരുന്നത്. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ അന്നത്തെ ദിവാന്‍ രാജാകേശവദാസ് ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റി. പണ്ടകശാലകളും, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കായി ധാരാളം റോഡുകളും, തോടുകളും നിര്‍മ്മിച്ചു. ദൂരെനിന്നും അടുത്തുനിന്നുമുളള വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാവിധ സൌകര്യങ്ങളും അദ്ദേഹം നല്‍കി. ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്തും വേലുത്തമ്പിദളവ, ആലപ്പുഴ പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വികസനത്തിന് വേണ്ടി പ്രത്യേകം താല്‍പ്പര്യം എടുത്തിരുന്നു. പാതിരാമണല്‍ ദ്വീപില്‍ മുഴുവന്‍ കേരവൃക്ഷങ്ങളള്‍ നട്ടു പിടിപ്പിക്കുകയും വലിയ ഭൂപ്രദേശം നെല്‍കൃഷി ചെയ്യുകയും ചെയ്തു. ആലപ്പുഴയുടെ വികസനത്തിന് വേലുത്തമ്പി ദളവയുടെ പങ്ക് നിസ്തുലമാണ്. 19-ാം നൂറ്റാണ്ടോടെ എല്ലാ മേഖലയിലും ആലപ്പുഴ ജില്ല പുരോഗതി കൈവരിച്ചു. കോടതികളുടെ പുനസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 5 സബ്കോടതികളില്‍ ഒന്ന് കേണല്‍ മണ്ട്രോ മാവേലിക്കരയില്‍ ആരംഭിച്ചു. പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ആദ്യ പോസ്റ്റ് ഒാഫീസ്, ആദ്യ ടെലഗ്രാം ഒാഫീസ് എന്നിവ ആലപ്പുഴയുടെ നേട്ടങ്ങളില്‍പ്പെടുന്നു. കയറ്റുപായും കയര്‍ത്തടുക്കും നിര്‍മിക്കുന്ന ആധുനിക ഫാക്ടറി ആദ്യമായി സ്ഥാപിച്ചത് 1859 ല്‍‍ ആണ്. 1894-ല്‍ നഗര വികസന കമ്മറ്റിയും നിലവില്‍ വന്നു. സ്വാതന്ത്ര്യ സമര ചരിത്രം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആലപ്പുഴയ്ക്ക് ശ്രദ്ധേയമായ സ്ഥാനമാണുളളത്. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ പോലുളള അനാചാരങ്ങള്‍ക്കെതിരെ ധീരനായ പത്രപ്രവര്‍ത്തകന്‍ റ്റി.കെ മാധവന്റെ നേത്യത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കപ്പെടുകയും 1925-ല്‍ ക്ഷേത്രങ്ങളിലേയ്ക്ക് ഉളള എല്ലാ റോഡുകളും പ്രത്യേകിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള റോഡുകള്‍ ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു. ഭരണഘടനാപരമായ അടിച്ചമര്‍ത്തലിനെതിരെ 1932 ല്‍ ആരംഭിച്ച നിവര്‍ത്തന പ്രക്ഷോഭം പോലുളള സമര രീതിക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരം (തൊഴിലാളിസമരം) ഉണ്ടായതും 1938 ല്‍ ആലപ്പുഴയിലാണ്. പുന്നപ്ര വയലാര്‍ സമരങ്ങള്‍ 1946 – ല്‍ ജില്ലയിലെ പുന്നപ്രയിലും വയലാറിലും ഉണ്ടായ എെതിഹാസികപരമായ സമരങ്ങള്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ക്ക് എതിരായ ജനങ്ങളുടെ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു . ആ സമരങ്ങള്‍ ആത്യന്തികമായി സര്‍.സി.പി എന്ന ഭരണാധികാരിയെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് നിന്നും എന്നന്നേക്കുമായി നിഷ്കാസിതനാക്കുന്നതിന് വഴിതെളിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം 1948-ന് മാര്‍ച്ച് 24 ന് ജനകീയ മന്ത്രിസഭ രൂപീകരിക്കപ്പെടുകയും 1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ സംയോജിക്കപ്പെടുകയും ചെയ്തു. എന്നാല്‍ 1956 ല്‍ സംസ്ഥാന പുനസംഘടന കമ്മറ്റി നിലവില്‍വരുന്നത് വരെ പഴയ സംസ്ഥാനങ്ങള്‍ തുടരുകയും ചെയ്തു. ജില്ല ഒരു പ്രത്യേക ഭരണപരമായ യൂണിറ്റായി നിലവില്‍ വന്നത് 1957 ഒാഗസ്റ്റ് 17 നാണ്.
ന്യൂദല്‍ഹി: യു.പിയിലെ മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് മകച്ച നേട്ടം. 2017ല്‍ വെറും 47 സീറ്റില്‍ ഒതുങ്ങിയ സമാജ് വാദി പാര്‍ട്ടി 130 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. യു.പി ഭരിച്ച മായാവതിയുടെ ബി.എസ്.പിയെ വന്‍ തകര്‍ച്ചയിലേക്ക് ഒതുക്കിയതിന് പിന്നിലും അഖിലേഷിന്റെ കരുനീക്കള്‍ങ്ങള്‍ക്ക് പങ്കുണ്ട്. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരേയൊരു സീറ്റില്‍ മാത്രമാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്. 269 സീറ്റില്‍ മുന്നേറ്റം നടത്തി യു.പിയില്‍ ഭരണം ഉറപ്പിക്കുന്ന ബി.ജെ.പിയുടെ ഇത്തവണത്തെ പ്രതിപക്ഷം അഖിലേഷിന്റെ നേതൃത്വത്തിലായിരിക്കും. അഖിലേഷിന്റെ വിജയ രഹസ്യം ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നിന്ന് പൊരുതുക എന്ന തന്ത്രമാണ് അഖിലേഷിന്റെ തന്ത്രമാണ് അക്ഷരാര്‍ത്ഥത്തില്‍ യു.പിയില്‍ വിജയമായത്. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ മല്‍സരിക്കുക എന്ന തീരുമാനവും നില മെച്ചപ്പെടുത്തുന്നതില്‍ എസ്.പിയെ സഹായിച്ചു എന്ന് വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ എസ്.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. Also Read Also Read അവസാന നിമിഷം കൈവിട്ട വില്ലന്റെ പ്രണയം; മിന്നല്‍ മുരളിയിലെ ഉയിരെ വീഡിയോ ഗാനം നാല് തവണ പാര്‍ലമെന്റ് അംഗമായ അഖിലേഷ് ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ച അഖിലേഷ്, തുടക്കത്തില്‍ മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് കര്‍ഹലില്‍നിന്നു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഖിലേഷ് യാദവിന്റെ പിതാവും എസ്.പി മേധാവിയുമായിരുന്ന മുലായം സിങ് യാദവിന്റെ ജന്മഗ്രാമമായ സൈഫായിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കര്‍ഹാല്‍ മണ്ഡലം. അഖിലേഷനു വേണ്ടി പ്രചാരണം നടത്താന്‍ മുലായം സിങ്ങും എത്തിയിരുന്നു.എസ്പിയുടെ ദേശീയ പ്രസിഡന്റായ അഖിലേഷ് 2012 മുതല്‍ 2017 വരെ ഉത്തര്‍പ്രദേശിന്റെ 20ാമത് മുഖ്യമന്ത്രിയായിരുന്നു. 2000ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനൗജില്‍നിന്ന് ആദ്യമായി ലോക്സഭാംഗമായി. 2004, 2009 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കനൗജില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2012 മേയിലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി ജയിച്ചതിനെ തുടര്‍ന്ന് കനൗജ് പാര്‍ലമെന്റ് സീറ്റില്‍ നിന്ന് രാജിവച്ചു. അഖിലേഷിന്റെ ഭൂരിപക്ഷം ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച് മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കര്‍ഹേല്‍ നിയമസഭാ സീറ്റില്‍നിന്ന് മത്സരിച്ച അഖിലേഷ് 54,072 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ്.പി.ബാഗേല്‍ ഇതുവരെ 20,709 വോട്ടുകള്‍ നേടി. ബി.എസ്.പി സ്ഥാനാര്‍ഥി കുലദിപ് നാരായന്‍ 3978 വോട്ട് നേടി. Also Read Also Read ഫാസിസം മുച്ചൂടും മുടിക്കുമ്പോഴും കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ ചിലര്‍ സന്തോഷിക്കുകയാണ്: ഫാത്തിമ തഹ്‌ലിയ Also Read Also Read പഞ്ചാബികള്‍ അവരുടെ സ്പിരിറ്റ് കാണിച്ചു, ആം ആദ്മിക്ക് അഭിനന്ദനങ്ങള്‍: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് Content HIGHLIGHTS: Samajwadi Party leader Akhilesh Yadav’s great achievement for Samajwadi Party in UP election
മുനിമാരുടെ പ്രാര്‍ത്ഥന കേട്ടിട്ട്‌ ഭഗവാന്‍ ഇങ്ങനെ അരുള്‍ ചെയ്തു. “എന്റെ ദ്വാരപാലകര്‍ ജയവിജയന്മാര്‍ അത്യന്താപരാധമാണ് നിങ്ങളോട് ചെയ്തത്‌. അത്‌ എന്നെ നിന്ദിച്ചതിനു തുല്യമായ കൃത്യമാണ്‌. യജമാനന്‍ ഭൃത്യന്റെ കുറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമല്ലോ. ഞാന്‍ നിങ്ങളോടു മാപ്പുചോദിക്കുന്നു. നിങ്ങള്‍ മുനിമാര്‍, എന്റെ ഉപാസനാമൂര്‍ത്തികളത്രേ. ഞാനീ വിശ്വത്തില്‍ അറിയപ്പെടുന്നത്‌ മാമുനിമാര്‍ എന്റെ മഹിമകള്‍ വാഴ്ത്തുന്നതുകൊണ്ടാണ്‌. ഈ മഹിമാകഥനം ശ്രവിക്കുന്ന ഏവരും സ്വയം ശുദ്ധീകരിക്കപ്പെടുന്നു. ഞാന്‍ നിങ്ങളും ഭക്തിയുളളവനായതുകൊണ്ട്‌ എന്റെ പാദരേണുക്കള്‍ പാപമോചനശക്തിയുളളതാകുന്നു. എന്റെ പാദങ്ങള്‍കഴുകിയ തീര്‍ത്ഥജലം മൂന്ന‍ു ലോകങ്ങളേയും പവിത്രമാക്കുന്നു. അതുകൊണ്ടാണ്‌ മറ്റുളളവര്‍ ഈ തീര്‍ത്ഥജലത്തെ ശിരസ്സില്‍ തളിക്കുന്നുത്‌. ഞാന്‍ എന്റെ ശിരസ്സില്‍ മാമുനിമാരുടെ പാദരേണുക്കളാണു ധരിക്കുന്നുത്‌. ദ്വിജന്മാര്‍ , പശുക്കള്‍ , അശരണര്‍ , എല്ല‍ാം എന്റെ സ്വന്തം ശരീരങ്ങള്‍ എന്നു മനസിലാക്കുക. അജ്ഞാനതിമിരത്താല്‍ ഇവരെ എന്നില്‍നിന്നു ഭിന്നമായി കാണുന്ന കൂട്ടര്‍ക്ക്‌ വേണ്ടുന്ന ശിക്ഷ നല്‍കാന്‍ ഞാന്‍തന്നെ നിയമിച്ച ദേവന്മാര്‍ തയ്യാറായി ഇരിക്കുന്നു. എന്നാല്‍ മുനിമാരെ സേവിക്കുന്നുവരും അവരെ എന്റെ സ്വരൂപമെന്നുകണ്ട്‌ സ്നേഹിച്ചാദരിക്കുന്നുവരും എന്നില്‍ സന്തോഷമുണ്ടാക്കുന്നു. ഈ ദ്വാരപാലകര്‍ നിങ്ങളെ നിന്ദിച്ചിരിക്കുന്നു. അതുകൊണ്ട്‌ നിങ്ങള്‍ വിധിച്ച ശിക്ഷക്കവരര്‍ഹരത്രേ. അവരെ എത്രയും വേഗത്തില്‍ എന്റെ സവിധത്തില്‍ തിരിച്ചെത്താന്‍ അനുഗ്രഹിച്ചയച്ചാലും.” മുനിമാര്‍ പറഞ്ഞു: “മാമുനിമാരുടെ സുഹൃത്തും അഭ്യുദയക‍ാംക്ഷിയും എന്ന നിലയില്‍ ഞങ്ങളെ ദേവതുല്യരായി അങ്ങ്‌ കണക്കാക്കുന്നുത് ഉചിതം തന്നെ. അവിടുത്തെ സനാതനധര്‍മ്മം സ്വയം നിര്‍മ്മിതമായ ഒന്നത്രേ. അവിടുത്തെ കൃപയാലാണല്ലോ ധര്‍മ്മം സംരക്ഷിക്കപ്പെട്ടുവരുന്നുതും. ധര്‍മ്മത്തിന്റെ ലക്ഷ്യവും രഹസ്യവും, മാര്‍ഗ്ഗവും അവിടുന്നുതന്നെ. ധര്‍മ്മാവതാരങ്ങളായി കാലാകാലങ്ങളും പ്രത്യക്ഷപ്പെടുന്നതും അവിടുന്നല്ലേ? ഞങ്ങളുടെ ഹൃദയകമലങ്ങളെ ശുദ്ദമാക്കാന്‍ അനുഗ്രഹം നല്‍കിയാലും. മാമുനിമാരുടെ മഹിമാകഥനങ്ങള്‍ ധര്‍മ്മരക്ഷക്കായി അവിടുന്നുതന്നെ ചെയ്യുന്ന ലീലാവിലാസമത്രേ. ഞങ്ങളും സംപ്രീതനായി. ഞങ്ങളോടും ഈ ദ്വാരപാലകരോടും എന്തു ചെയ്യണമെന്നറിയിച്ചാലും”. അനുഗ്രഹം നല്‍കി ഭഗവാന്‍ പറഞ്ഞു: “നിങ്ങള്‍ ചെയ്തത്‌ എനിക്കു ഹിതം തന്നെ. രാക്ഷസരൂപത്തില്‍ ഭൂമിയില്‍ പിറക്കുമെങ്കിലും ഇവര്‍ വിദ്വേഷത്തിലൂടെ എന്നില്‍ അതീവ ഭക്തിയുളളവരായിരിക്കും. അങ്ങനെ ഈ സവിധത്തിലേക്കവര്‍ തിരിച്ചുവരും”. ബ്രഹ്മാവു തുടര്‍ന്നു: ദേവന്മാരേ, ആ മുനിമാര്‍ വിഷ്ണുദേവനെ നമസ്കരിച്ച്‌ വിടവാങ്ങി. ഭഗവാന്‍ ജയവിജയന്മാരെ സമാധാനിപ്പിച്ചു. “പേടിക്കേണ്ട. നിങ്ങള്‍ മനസുമുഴുവന്‍ ഏകചിത്തരായി എന്നോടുളള വിദ്വേഷത്തില്‍ കഴിയുകയും താമസംവിനാ തിരിച്ചുവരികയും ചെയ്യും”. ഈ രണ്ടുപേരാണ്‌ ദിതിയുടെ ഗര്‍ഭത്തിലുളളത്‌. ഇതെല്ല‍ാം ഭഗവദേച്ഛക്കൊത്ത് നടന്നതത്രേ. ഭഗവദേച്ഛ മനസിലാക്കാന്‍ യോഗിവര്യന്മാര്‍ക്കുപോലും അസാദ്ധ്യം.
പൌരാണികകാലം മുതല്‍ പ്രവാചക സ്നേഹികളായ സത്യവിശ്വാസികള്‍ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടുന്നതും പറയു ന്നതും പതിവാക്കിയിരുന്നു. തിരുനബി പ്രകീര്‍ത്തനങ്ങള്‍ വിശേഷമായി പ്രതിപാദിക്കുന്ന ഒരു സാഹിത്യ വിഭാഗം തന്നെ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുക്കുകയുണ്ടായി. അൌലിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ ആദരവോടെ പഠിച്ചും പാരായണം ചെയ്തും പ്രവാചക സ്നേഹവും ബന്ധവും നിലനിര്‍ത്തിപ്പോരുന്നു. മൌലിദുകളുടെ വിഭാഗത്തില്‍ പ്രസിദ്ധങ്ങളായ ഒട്ടനവധി കൃതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഹദീസ് വിജ്ഞാന രംഗത്ത് വ്യുല്‍പത്തി നേടിയ പണ്ഢിതന്മാരെ ആദരപൂര്‍വ്വം വിളി ക്കുന്ന സ്ഥാനപ്പേരാണ് ഹാഫിളുകള്‍ എന്നത്. രണ്ടുലക്ഷമോ അതിലേറെയോ മന: പാഠ മുള്ളവരെക്കുറിച്ചു മാത്രമേ ഹദീസ് നിദാനശാസ്ത്രപ്രകാരം ഹാഫിളുകള്‍ എന്നു വിളി ക്കാറുള്ളൂ. ഇത്തരം ഹാഫിളുകളായ പണ്ഢിതന്മാര്‍ രചിച്ച ഏതാനും മൌലിദു കിത്താ ബുകളുടെ പേരു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഭക്ത വിശ്വാസികള്‍ അദരപൂര്‍വ്വം പാരായണം ചെയ്തുവരുന്ന പല മൌലിദ് കിതാബുകളും രചിച്ചത് ലക്ഷക്കണക്കിന് നബി വചനങ്ങള്‍ ഹൃദിസ്ഥമാക്കിയ ജ്ഞാനികളായ പണ്ഢിത പ്രഭുക്കന്മാരായിരുന്നു എന്നു മനസ്സിലാക്കുവാന്‍ ഈ പഠനം ഉപകരിക്കും. പരിശുദ്ധമതത്തെയും ശ്രേഷ്ഠപ്രവാചകരെയും ആഴത്തില്‍ പഠിച്ചറിഞ്ഞ ഭക്തശ്രേഷ്ഠ രായ ഇത്തരം പണ്ഢിതന്മാര്‍ക്ക് ജീവിതത്തില്‍ വല്ലപ്പോഴും ആഘോഷിച്ച് പുണ്യം നേടിയാല്‍ മാത്രം പോര, ലോകാന്ത്യം വരെ ഭക്തന്മാരുടെ മൌലിദ് സദസ്സുകളില്‍ പാരാ യണം ചെയ്യപ്പെടുന്നത് തങ്ങള്‍ വിരചിച്ച മൌലിദ് ഗ്രന്ഥങ്ങളായിരിക്കണമെന്നു കൂടി ആഗ്രഹമുണ്ടായിരുന്നു. മൌലിദ് ആചരിക്കുന്ന സാധാരണ മുസ്ലിം വിശ്വാസി ഇക്കാര്യം മാത്രം ചിന്തിച്ചാല്‍ മൌലിദാഘോഷത്തിന്റെ പ്രാമാണിക പിന്തുണ എത്ര മാത്രം ശക്തമാണെന്നു ബോധ്യപ്പെ ടുന്നതാണ്. (1) ഹിജ്റാബ്ദം 597 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുറഹ്മാന്‍ അബുല്‍ ഫറഹ് ഇബ്നുല്‍ജൌസി(റ). അദ്ദേഹം രചിച്ച അല്‍ അറൂസ് എന്ന മൌലിദ് ഗ്രന്ഥം സുപ്രസിദ്ധ മാണ്. ഈജിപ്തിലും മററും പലതവണ ഇത് മുദ്രണം ചെയ്തിട്ടുണ്ട്. (2) ഹിജ്റാബ്ദം 633 ല്‍ വിയോഗമടഞ്ഞ അല്‍ ഹാഫിള് അബുല്‍ ഖത്ത്വാബ് ഇബ്നു അലി മുഹമ്മദ് ഇബ്നു ദിഹ്യ: അല്‍ കല്‍ബി(റ). അത്തന്‍വീര്‍ ഫീ മൌലിദില്‍ ബശീരി ന്നദീര്‍ എന്നാണ് ഇദ്ദേഹം രചിച്ച മൌലിദിന്റെ പേര്. മൌലിദ് ഗ്രന്ഥം എന്നതിലുപരി പ്രവാചക ചരിത്രത്തിലെ ഒരാധികാരിക റഫറന്‍സായും ഈ വിശിഷ്ട ഗ്രന്ഥം ഗണിക്ക പ്പെടുന്നു. നീതിമാനായ മുളഫര്‍ രാജാവിന്റെ മൌലിദ് സദസ്സില്‍ പാരായണം ചെയ്യപ്പെടു വാനുദ്ദേശിച്ച് രചിക്കപ്പെട്ടതാണിത്. (3) അല്‍ ഹാഫിള് അബുല്‍ ഖൈര്‍ ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജസ്രീ(റ). ഹിജ്റാബ്ദം 660 ല്‍ നിര്യാതനായ ഇദ്ദേഹം പ്രമുഖ ഖുര്‍ആന്‍ പാരായണശാസ്ത്ര വിദഗ്ധന്‍ കൂടിയാണ്. ഉര്‍ഫുത്തഅ്രീഫ് ബില്‍ മൌലിദില്‍ ശരീഫ് എന്നാണ് ജസ്രിയുടെ ഗ്രന്ഥത്തിന്റെ നാമം. (4) അല്‍ ഹാഫിള് ഇമാദുദ്ദീന്‍ ഇസ്മാഈല്‍ ഉമര്‍ ഇബ്നു കസീര്‍(റ). ഹിജ്റഃ 774 ല്‍ നിര്യാതനായ ഇമാം ഇബ്നു കസീര്‍(റ) പ്രമുഖ ഹദീസ് പണ്ഢിതനും, ഖുര്‍ആന്‍ വ്യാ ഖ്യാതാവും ചരിത്ര വിശാരദനുമൊക്കെയാണ.് ഇമാം ഇബ്നു തീമിയ്യയുടെ ശിഷ്യനായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ചില ആധുനിക മുസ്ലിം വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വീകാ ര്യമാണ്. ഇദ്ദേഹം രചിച്ച മൌലിദുനബവിയ്യ പ്രസിദ്ധമാണ്. ഡോ: സ്വലാഹുദ്ദീന്‍ അല്‍ മുന്‍ജിദിന്റെ ടിപ്പണിയോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്. (5) പില്‍ക്കാലത്ത്, പ്രസിദ്ധ യമനീ പണ്ഢിതനായ അസ്സയ്യിദ് മുഹമ്മദ് ബിന്‍സാലിം ബിന്‍ ഹഫീള്, ഇബ്നു കസീറി(റ)ന്റെ മൌലിദ് ഗ്രന്ഥത്തിനു പദ്യാവിഷ്കാരം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയുണ്ടായി. ഹി: 1387 ല്‍ സിറിയയില്‍ നിന്നു ഡോ: മു ഹമ്മദ് അലവി അല്‍മാലിക്കിയുടെ ടിപ്പണി സഹിതം ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. (6) ഹിജ്റാബ്ദം 808 ല്‍ വിയോഗമടഞ്ഞ അല്‍ഹാഫിള് അബ്ദുല്‍ റഹിം അല്‍ ഇറാഖി(റ). ഇദ്ദേഹത്തിന്റെ മൌലിദിന്റെ പേര് അല്‍ മൌലിദുല്‍ ഹനിയ്യ എന്നത്രെ. ഇമാം ഇ ബ്നു ഫഹദ്(റ), അല്‍ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ) എന്നിവര്‍ ഈ മൌലിദ് ഗ്രന്ഥ ത്തെ പ്രശംസിച്ചിട്ടുണ്ട്. (7) ഹിജ്റാബ്ദം 842ല്‍ മരണമടഞ്ഞ അല്‍ഹാഫിള് മുഹമ്മദുബ്നു അബീബക്റ് അല്‍ ഖീസി അദ്ദിമിശ്ഖി(റ). ഇമാം ഇബ്നുതീമിയ്യയുടെ അനുയായിയും അദ്ദേഹത്തിന്റെ നയാദര്‍ശങ്ങളുടെ പ്രചാരകനുമായ ഇദ്ദേഹം, മൌലിദ് വിഭാഗത്തില്‍ രചിച്ച ജാമിഉല്‍ ആസാര്‍ ഫീമൌലിദിന്നബിയ്യില്‍ മുഖ്താര്‍, മൌരിദുല്‍ സ്വാദീ ഫീ മൌലിദില്‍ ഹാദീ എ ന്നിവ പ്രസിദ്ധങ്ങളാണ്. (8) ഇമാം അല്‍ഹാഫിള് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ സഖാവി(റ). (മരണം ഹിജ്റ 902) ഇമാം സഖാവി(റ)യുടെ അല്‍ഫഖ്റുല്‍ അലവിയ്യി ഫില്‍ മൌലിദിന്നബവിയ്യി എന്ന മൌലിദ് കിതാബ് ഈ രംഗത്തെ പ്രമുഖ കൃതിയാണ്. (9) അല്‍ഹാഫിള് വജീഹുദ്ദീന്‍ അല്‍ശൈബാനീ ഇബ്നുദ്ദബീഅ്(റ) (മരണം ഹി; 944) ഹദീസ് വിജ്ഞാനീയത്തില്‍ അഗ്രേസരനായ ഇമാം ഇബ്നുദബീഅ്(റ) നൂറിലധികം തവണ സ്വഹീഹുല്‍ ബുഖാരി പൂര്‍ണ്ണമായി ദര്‍സ് നടത്തിയിട്ടുണ്ട്. ഇദ്ദേഹം രചിച്ച അല്‍ മൌലദുന്നബവിയ്യിന് ഡോ:മുഹമ്മദ് അലവി മാലിക്കി ടിപ്പണി ചെയ്തിട്ടുണ്ട്. (10) ഹി: 911ല്‍ ദിവംഗതനായ പ്രസിദ്ധ ചരിത്രപണ്ഢിതന്‍ ഇമാം അസ്സയ്യിദ് അലീ സൈനുല്‍ ആബിദീന്‍ അല്‍സംഹുദി(റ). വിശ്രുത മദീനാ ചരിത്ര കൃതിയായ അല്‍വഫാഉല്‍ വഫായുടെ കര്‍ത്താവുകൂടിയായ ഇമാം സംഹുദി(റ) രചിച്ച മൌലിദ് ഗ്രന്ഥമാണ് അല്‍ മവാരിദുല്‍ ഹനിയ്യ ഫീ മൌലിദി ഖൈരില്‍ ബരിയ്യ. (11) ഹിജ്റാബ്ദം 974ല്‍ വിയോഗം വരിച്ച ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈത്തമി(റ). ശാഫിഈ കര്‍മ്മശാസ്ത്രത്തിലെ മഹാ പണ്ഢിതനായ ഇദ്ദേഹം രചിച്ച രണ്ടു മൌലിദ് ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധമാണ്. 1) ഇത്മാമുന്നിഅ്മ 2) അല്‍ നിഅ്മതുല്‍കുബ്റ അലല്‍ ആലം ഫീ മൌലിദി സയ്യിദി വുല്‍ദി ആദം. രണ്ടാമത്തെ മൌലിദ് കിത്താബിനു പ്രശസ്ത ഇമാം ഇബ്രാഹീമുല്‍ ബാജുരി(റ) തുഹ്ഫ തുല്‍ ബഷര്‍ ഫീ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. (12) ഹിജ്റാബ്ദം 1014ല്‍ നിര്യാതനായ ഇമാമുല്‍മുഹദ്ദിസ് നുറുദ്ദീന്‍ മുല്ലാ അലിയ്യുല്‍ ഖാരീ(റ). ഹനഫീ കര്‍മ്മശാസ്ത്രജ്ഞന്‍ കൂടിയായ ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് ശാ സ്ത്ര നിരൂപകനായിരുന്നു. ശൌക്കാനി ഇദ്ദേഹത്തെ സര്‍വ്വ വിജ്ഞാന വല്ലഭന്‍ എന്നു പ്ര ശംസിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച മൌലിദു ഗ്രന്ഥത്തിന്റെ പേര് അല്‍ മൌലിദുല്‍ റവിയ്യി ഫീ മൌലിദിന്നബവിയ്യി എന്നാണ്. (13) ഹിജ്റാബ്ദം 977 ല്‍ വിയോഗമടഞ്ഞ ഇമാം മുഹമ്മദ് ഖത്വീബുല്‍ ശര്‍ബീനി(റ). ശാഫിഈ കര്‍മ്മ ശാസ്ത്രപടുവായ ഇദ്ദേഹം അമ്പത് പുറങ്ങള്‍ മാത്രമുള്ള ചെറിയൊരു മൌലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. (14) ഹിജ്റാബ്ദം 1177 ല്‍ വിയോഗമടഞ്ഞ അല്ലാമാ സയ്യിദ് ജഅ്ഫര്‍ അബ്ദുല്‍ കരീം അല്‍ ബര്‍സന്‍ജീ(റ). മൌലിദുല്‍ ബര്‍സന്‍ജീ എന്ന പേരില്‍ ലോക പ്രസിദ്ധമായ ഈ മൌലിദ് ഗ്രന്ഥമാണ് അറബ് നാടുകളില്‍ അധികവും പാരായണം ചെയ്യാറ്. ആഫ്രിക്കന്‍ നാടുകളില്‍ പോലും ഈ മൌലിദ് ഗ്രന്ഥം മന:പാഠമുള്ള നിരവധി സാധാരണ മുസ്ലിം ഭക്തജനങ്ങളെ കാണാന്‍ കഴിയും. ഹിജ്റ: 1299ല്‍ ദിവംഗതനായ ശൈഖ് അബ്ദുല്ലാഹ് ബഅ്ലീശ്(റ) ഈ മൌലിദ് കിത്താ ബിനെ വ്യാഖ്യാനിച്ച് അല്‍ ഖൌലുല്‍ മുന്‍ജീ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട മൌലിദുല്‍ ബര്‍സന്‍ജീ അത്യപൂര്‍വ്വ സ്വീകാര്യത നേടിയ പവിത്ര ഗ്രന്ഥമാണ്. ഇമാം ബര്‍സന്‍ജിയുടെ പൌത്രനായ സയ്യിദ് സൈനുല്‍ ആബിദീന്‍(റ) മൌലിദുല്‍ ബര്‍ സന്‍ജിയെ 198 വരികളിലായി പദ്യാവിഷ്ക്കാരം ചെയ്തിരിക്കുന്നു. (15) അല്ലാമാ അബുല്‍ ബറകാത്ത് അഹ്മദ് ദര്‍ദീര്‍(റ) (മരണം ഹി: 1201) രചിച്ച ഹ്രസ്വമായ മൌലിദുദ്ദര്‍ദീര്‍ ഈജിഷ്യന്‍ നാടുകളില്‍ പ്രസിദ്ധമാണ്. ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്റാഹീമുല്‍ ബാജുരി(റ) (മരണം 1277) ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. (16) ശൈഖ് അബ്ദുല്‍ ഹാദീ നജാ അല്‍ അബ്യാരീ അല്‍മിസ്വ്രീ(റ) (മരണം ഹി: 1305) രചിച്ച മൌലിദുല്‍ അബ്യാരി ഒരു ലഘുകൃതിയാണ്. (17) ആത്മ ജ്ഞാനിയും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഇമാം അസ്സയ്യിദ് മുഹമ്മദ് ബിന്‍ ജഅ്ഫര്‍ അല്‍ കത്താനീ(റ) (മരണം ഹി: 1345) രചിച്ച അല്‍യുമ്നു വല്‍ ഇസ്ആദ് മൊറോക്കോ നാടുകളില്‍ പ്രചുര പ്രചാരം നേടിയ മൌലിദ് കൃതിയാണ്. 60 പുറങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥം ഹി: 1345ല്‍ തന്നെ മൊറോക്കോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. (18) പ്രഗത്ഭ പണ്ഢിതനും കവിയും പ്രവാചക പ്രേമിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ ത്താവുമായ അല്ലാമാ ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ അല്‍ നബ്ഹാനി(റ) (മരണം. ഹി: 1350) രചിച്ച ജവാഹിറുല്‍ നള്ം ഫീ മൌലിദിശ്ശഫീഅ് എന്ന വിശിഷ്ട കൃതി ബൈറൂ ത്തില്‍ പല തവണ അച്ചടിച്ചിട്ടുണ്ട്. അറബ് മുസ്ലിം നാടുകളില്‍ പ്രശസ്തമായ ഏതാനും മൌലിദ് ഗ്രന്ഥങ്ങളുടെ പേരു വിവരങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഇതില്‍ തുടക്കത്തില്‍ പരിചയപ്പെടു ത്തിയ എട്ട് മൌലിദ് ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും ഹദീസ് വിജ്ഞാനത്തില്‍ അല്‍ ഹാ ഫിള് പദവിയില്‍ അറിയപ്പെട്ടവരത്രെ!
ഇന്ത്യയിലെ അവധി വ്യാപാരം അഥവാ ഉത്പന്ന വ്യാപാരം വളരെയധികം അവസരങ്ങൾ നൽകുന്ന ഒന്നാണ്. കമ്മോഡിറ്റി മാർക്കറ്റിനെ കുറിച്ച് ഏതാനും ചില കാര്യങ്ങൾ! കർഷകരുടെ ആവശ്യങ്ങൾ നടത്തുന്നതിനും, അവരുടെ റിസ്ക്‌ കുറയ്ക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണ് ഈ മാർക്കറ്റ്. ഇത് Derivative മാർക്കറ്റ് എന്നും അറിയപ്പെടുന്നു. "A derivative is a product whose value is derived from the value of one or more underlying variables or assets in a contractual manner. " സ്വന്തം വില മറ്റേതെങ്കിലും സാധനങ്ങളുടെ വിലയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതിനാൽ അവയെ derivatives എന്ന് പറയുന്നത്. ഉദാഹരണത്തിനായി രണ്ട് സാധനങ്ങൾ എടുക്കാം പാലും, മോരും. പാലിൽനിന്നും ലഭിക്കുന്ന, പാലിന്റെ ഉപോത്പന്നമാണ് മോര്. മോരിന്റെ വില നിശ്ചയിക്കുന്നത് പാലിന്റെ വിലയിലുള്ള വ്യതിയാനമാണ്. ഇതിൽ പാൽ വിലയിൽ നിന്നും മോരിന്റെ വില ഉരുത്തിരിഞ്ഞു വരുന്നതിനാൽ മോരാണ് derived product. മറ്റൊരു ഉദാഹരണമാണ് നാളികേരവും, വെളിച്ചെണ്ണയും. വെളിച്ചെണ്ണയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നത് നാളികേരവിലയുടെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് പ്രത്യക്ഷമായ മറ്റൊരു ഉദാഹരണം പറയാം, അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ (crude oil) വിലയിൽ വരുന്ന മാറ്റത്തിനനുസരിച്ച് ഉപോത്പന്നങ്ങളായ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ വരുന്ന മാറ്റം. crude oil വിലയിൽ ഉയർച്ച വരുമ്പോൾ പെട്രോൾ വിലയും ഉയരുന്നതാണ്. ഇതിൽ crude oil, underlying product ഉം പെട്രോൾ derived product ഉം ആണ്.
മഞ്ഞളാംകുഴി അലിയുടെ ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ വരുന്ന ഒരു രംഗമുണ്ട്. നിരന്നു നില്‍ക്കുന്ന പോലീസ് ഓഫീസര്‍മാരോട് മുണ്ട് മടക്കിക്കുത്തി നാല് ആര്‍ ഡി എക്സ് ഡയലോഗ് കാച്ചിയ ശേഷം ഇടതു വശത്തെ മുടി പിറകിലേക്ക് തട്ടിക്കൊണ്ടുള്ള ആ കിടിലന്‍ വരവില്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ വരെ വിസില്‍ അടിച്ചു പോയിട്ടുണ്ട്. മന്ത്രിസ്ഥാനം ഉറപ്പാക്കിയ മഞ്ഞളാംകുഴി അലി അങ്ങിനെ ഒരു വരവാണ് ഇപ്പോള്‍ വരുന്നത്. അലിയെ കീടം എന്ന് വിളിച്ച സഖാവ് പിണറായി പോലും വിസിലടിച്ചു പോകുന്ന ഒരു വരവ്. ഫലസ്തീന്‍ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാലും ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം പരിഹരിക്കപ്പെടില്ല എന്ന് കരുതി പാണക്കാട്ടെ തരിക്കഞ്ഞിയും കുടിച്ചു എല്ലാവരും പിരിഞ്ഞു പോയതായിരുന്നു. പക്ഷെ അലി മാത്രം പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ബഹളങ്ങള്‍ ഉണ്ടാക്കാതെ, ആരോടും പരാതി പറയാതെ എല്ലാം നിശ്ചയിച്ചുറപ്പിച്ചുള്ള ഒരു കാത്തിരുപ്പ്. കെ പി എ മജീദ്‌ പറഞ്ഞത് ശരിയാണെങ്കില്‍ അലി ഉടന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ലോ മോഷനില്‍ വരും. സി പി എമ്മുകാരുടെ ആട്ടും തുപ്പും സഹിച്ചു മടുത്തു എന്ന് പറഞ്ഞാണ് അലി ഇടതുപക്ഷ എം എല്‍ എ സ്ഥാനം രാജി വെച്ചത്. ഉടനെ തന്നെ പിണറായി സഖാവ് 'കീടം' തെളിച്ചു. അതിന്റെ ഡോസ് കുറഞ്ഞു പോയോ എന്ന സംശയം ഉള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ എച്ചില്‍ തിന്നുന്നവനാണ് അലിയെന്ന് പറഞ്ഞു വിജയരാഘവന്‍ തന്റെ സ്വന്തം വകയില്‍ എന്‍ഡോസള്‍ഫാനും അടിച്ചു. അലി പിന്നെ മുന്നും പിന്നും നോക്കിയില്ല. നേരെ പാണക്കാട്ടേക്ക് ബസ് കയറി. ബാക്കി ഭാഗങ്ങള്‍ ഒക്കെ ഫസ്റ്റ് ഹാഫില്‍ നമ്മള്‍ കണ്ടതാണ്. ഇനി ഇടവേളയ്ക്കു ശേഷം കര്‍ട്ടന്‍ ഉയരുമ്പോള്‍ സ്റ്റേറ്റ് കാറില്‍ കൊടി പറത്തി അലിയുടെ വരവാണ് കാണിക്കേണ്ടത്. കാറില്‍ നിന്നും വലതു കാല്‍ വെച്ചു അലി ഇറങ്ങുമ്പോള്‍ സ്ലോ മോഷന്റെ ഫൂട്ടേജ് തുടങ്ങും. അലി മന്ത്രിയാവുന്നതോടെ ശരിക്കും ശ്വാസം അയക്കുന്നത് കുഞ്ഞാലിക്കുട്ടി ആയിരിക്കും. പാണക്കാട് തങ്ങളെക്കൊണ്ട് അഞ്ചാം മന്ത്രിയുടെ പ്രസ്താവന എഴുതി വായിപ്പിച്ചത് മൂപ്പര്‍ ആയിരുന്നല്ലോ. പാര്‍ട്ടിയിലും മുന്നണിയിലും അതിനു ഏറെ പഴി കേള്‍ക്കുകയും ചെയ്തു. അലി വരുന്നതോടെ ഇന്ത്യാവിഷന്‍ മന്ത്രി ഒന്ന് കൂടെ ഒതുങ്ങാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല. പണ്ടൊക്കെ സി പി എം പാളയത്തില്‍ നിന്ന് ആരെങ്കിലും പോയാല്‍ പിന്നെ അവന്റെ കാര്യം പോക്കായിരുന്നു. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടാവില്ല. കുലം കുത്തിയായി കാലം കഴിച്ചു പണ്ടാരമടങ്ങുക. അതായിരുന്നു അവസ്ഥ. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. സി പി എം പാളയം വിട്ടവര്‍ക്കൊക്കെ വെച്ചടി വെച്ചടി കേറ്റമാണ്. ഒടുവിലത്തെ (അവസാനത്തേതല്ല) ഉദാഹരണമാണ് മഞ്ഞളാംകുഴി. ഇടതു പാളയത്തില്‍ നിന്നും 'ലൂസ് മോഷന്‍' ആയി പുറത്തു പോയ മഞ്ഞളാം കുഴി വലതു പക്ഷത്തു 'സ്ലോ മോഷനില്‍ ' പൊങ്ങുന്നത് വരേയ്ക്കും എല്ലാവര്‍ക്കും ലാല്‍ സലാം. മ്യാവൂ : - മഞ്ഞളാംകുഴി അലിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ഞാനാണ് - പി സി ജോര്‍ജ്!. ഹോ.. ഇയ്യാള് സന്തോഷ്‌ പണ്ഡിറ്റിനെയും കടത്തി വെട്ടും കെട്ടോ.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാനിൽ ജീവയുടെ കാവ്യയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാവുകയിരുന്നു റെബേക്ക സന്തോഷ് . സൂര്യ ടി... Actress ചേട്ടന്മാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന്‍ പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ലെന്ന് പറയണം, പെണ്‍പിള്ളേര്‍ ടാക്‌സ് കൊടുക്കുന്നില്ല, എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് പതുകെ പോയാല്‍ മതി; റബേക്കയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു By Noora T Noora TSeptember 29, 2022 ‘കസ്തൂരിമാന്‍’ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു റബേക്ക. ആദ്യ സീരിയലിലൂടെ തന്നെ ഒരുപിടി... serial news ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ട് ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു…; ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു, അപ്പോൾ വേണ്ടാ എന്ന് പറഞ്ഞു..; അവസാനം വലിയ ബഹളം ഉണ്ടാക്കി..; സിനിമാ സ്റ്റൈൽ ലവ് സ്റ്റോറി പങ്കുവച്ച് റെബേക്ക! By Safana SafuAugust 25, 2022 മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടതാരങ്ങളിൽ ഒരാളാണ് റബേക്ക സന്തോഷ്. ഇരുപത്തിനാലുകാരിയായ റെബേക്ക സന്തോഷ് കുട്ടിക്കാലം മുതൽ സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങൾ... serial news ഞങ്ങൾ തമ്മിൽ വഴക്കുകളുണ്ടാകാറുണ്ട്. അപ്പോൾ സീരിയൽ അണിയറപ്രവർത്തകർ ഞങ്ങളുടെ വഴക്ക് തീരുന്നത് വരെ കാത്തിരിക്കും; വിവാഹദിവസം എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു, പക്ഷെ തള്ളിയിട്ടത് അവരെ…; റെബേക്ക സന്തോഷ്! By Safana SafuAugust 14, 2022 കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. കാവ്യാ എന്ന കഥാപാത്രത്തിലൂടെ റബേക്ക... Malayalam റബേക്കയുടെ കല്യാണത്തിന് വിളിച്ചുവരുത്തി അപമാനിച്ചു ; “ഹരിതയുടെ കുളിസീന്‍” എന്ന് നടൻ തന്നെ പറയുന്നു; സത്യങ്ങൾ വെളിപ്പെടുത്തി തിങ്കൾ കലമാൻ സീരിയൽ താരം ഹരിത ! By Safana SafuFebruary 27, 2022 കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ റബേക്ക സന്തോഷിനെയും ഹരിതയെയും എല്ലാ പ്രേക്ഷകർക്കും അറിയാം. എന്നാൽ റബേക്കയുടെ വിവാഹത്തിനിടയിൽ ഹരിതയ്ക്ക് സംഭവിച്ച ഒരു... Malayalam കളിവീട് VS കസ്തൂരിമാൻ; ജീവ്യയോ അർജയോ ? ചാടിവീണ് ആ മറുപടി ; റബേക്കയുടെയും നിതിന്റെയും പേടി അതുമാത്രം ; എല്ലാം ഡിങ്ക ഭഗവാൻ തുണ; റബേക്കയുടെ വാക്കുകൾ വായിക്കാം! By Safana SafuFebruary 23, 2022 മിനിസ്ക്രീൻ സീരിയലുകൾ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം താരങ്ങളോടുള്ള ആരാധനയും കൂടുന്നുണ്ട്. കസ്തൂരിമാൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സമ്മാനിച്ച ഓളം ഇന്നും നിലനിൽക്കുകയാണ്. അതിനിടയിലാണ്... Malayalam “ഒരുമാസം പോലും തികഞ്ഞില്ല, റബേക്കയും ശ്രീജിത്തും രണ്ടു വഴിയ്ക്ക്… ; മഞ്ഞപ്പത്ര വാർത്താ തലക്കെട്ടിന് പിന്നിലെ സത്യം ; കണ്ണുതള്ളിയില്ലെങ്കിൽ വായിക്കാം ! By Safana SafuDecember 3, 2021 മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റബേക്ക സന്തോഷ്. ഇന്നും കാവ്യ എന്ന കഥാപാത്രത്തെ മറക്കാൻ... Malayalam വാടിയതായാലും പൂവല്ലേ റബേക്കാ…..; വിവാഹ സങ്കൽപ്പ വീഡിയോയ്ക്ക് ശേഷം വീണ്ടും റബേക്കയും ശ്രീജിത്ത് വിജയിയും! By Safana SafuNovember 21, 2021 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിൽ ഏറെ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു കസ്തൂരിമാൻ. പരമ്പരയിലെ കഥാപാത്രങ്ങളായ കാവ്യയും ജീവയും ഒന്നിക്കുകയും ഒരു കുഞ്ഞിനെ... Malayalam റബേക്ക ചെയ്തത് തെമ്മാടിത്തരം, ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് കാണിച്ചത് ഒട്ടും ശരിയായില്ല!, വിളിച്ചു വരുത്തി അപമാനിച്ചു, വിവാഹശേഷം റബേക്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനം By Vijayasree VijayasreeNovember 5, 2021 കസ്തൂരിമാന്‍ എന്ന ഏഷ്യാനെറ്റിലെ പരമ്പരയിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് റബേക്ക സന്തോഷ്. ടെലിവിഷന്‍ മേഖലയില്‍ ആണ് താരം... Malayalam അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം; മലയാളികളുടെ കാവ്യയ്ക്ക് പ്രണയ സാഫല്യം, നടി റെബേക്കയും ശ്രീജിത്ത് വിജയിയും വിവാഹിതരായി; ആശംസകൾ നേർന്ന് ജീവ്യാ ആരാധകർ! By Safana SafuNovember 1, 2021 സീരിയൽ ആരാധകർക്ക് പ്രത്യേകിച്ച് ജീവ്യാ ആരാധകർക്ക് ഇന്ന് ആഘോഷദിനമാണ്. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം സീരിയൽ സിനിമാ താരം റെബേക്ക... Social Media കസ്തൂരിമാൻ താരം റെബേക്കയ്ക്ക് വിവാഹം; സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ! ഹൽദി ആഘോഷം പൊടിപൊടിച്ചു; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ By Noora T Noora TNovember 1, 2021 ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്, സ്വന്തം പേര് റെബേക്കാ എന്നാണെങ്കിലും... Malayalam ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഒപ്പമുള്ള ആ അഭിനയത്തിൽ ലാലേട്ടനെ പോലും കണ്ടില്ല ; ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക! By Safana SafuSeptember 18, 2021 മിനിസ്ക്രീനിലൂടെ മലയാളികൾ ഏറ്റെടുത്ത നായകനാണ് ശ്രീറാം രാമചന്ദ്രൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.... More Posts Page 1 of 212 Latest News തമിഴ്‌നാട്ടിൽ നിന്നും കടത്താനിരുന്ന മയക്കുമരുന്നും നഷ്ടമായി..; ശ്രേയ നന്ദിനി തന്നെ ജയിച്ചു; വാൾട്ടർ ഉടൻ പിടിക്കപ്പെടും; തൂവൽസ്പർശം അടിപൊളി എപ്പിസോഡുകൾ! December 6, 2022 പ്രമുഖൻ്റെ പീഡനക്കേസ് ; JP വില്ലനോ നായകനോ?; പുത്തൻ പരമ്പര “നമ്മൾ” ; തുടക്കം തന്നെ ട്വിസ്റ്റ്! December 6, 2022 25 വർഷം മുൻപ് നാടുവിട്ടുപോയ റാണിയുടെ കാമുകൻ…; അപ്പോൾ സൂര്യ ജനിച്ചിട്ടില്ല.. ; എന്നാൽ ഇപ്പോൾ സൂര്യയ്ക്ക് എത്ര വയസായി…?; കൂടെവിടെ സീരിയലിലെ ആ മാസ്റ്റർ കണക്ക് ഇങ്ങനെ! December 6, 2022 വഴി തെറ്റാതെ സുചിടെ അടുത്തെത്തി; പിന്നെ സംഭവിച്ചത് പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും…. ; ബിഗ് ബോസ് താരങ്ങളുടെ ആഘോഷം! December 6, 2022 അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ December 6, 2022 തനിക്ക് ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് വിശാല്‍ December 6, 2022 ‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം’; മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ December 6, 2022 പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണം; സൊനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നിന്നും മാറ്റി നന്ദമൂരി ബാലകൃഷ്ണ December 6, 2022 എല്ലാം അമ്മയോട് പറയണമെന്നുണ്ടായിരുന്നു, അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി; കുട്ടിക്കാല ഓര്‍മ്മ പങ്കുവെച്ച് നവ്യ നായര്‍ December 6, 2022 ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ, എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ; കാവ്യ മാധവൻ December 6, 2022 Trending News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ serial news കൂടെവിടെ സീരിയലിൽ ഇനി ഭാസിപ്പിള്ള ഇല്ല ; മരണത്തിന് ദിവസങ്ങൾ മുൻപും ഷൂട്ടിങ്ങും ഡബ്ബിങ്ങും… ; കൊച്ചുപ്രേമന്റെ വിയോഗത്തിൽ കൂടെവിടെ സീരിയൽ അണിയറപ്രവർത്തകർ! Malayalam എന്നോടത്രയും സ്‌നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്‍ക്കും ഉന്നമനത്തിലോട്ട് പോവാം; ഗോപി സുന്ദർ Actress നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നുമില്ല, നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു; സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി നമിത
233. ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനു വാദം.-(1) യാതൊരാളും, ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും, ആ അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്കനുസൃതമായിട്ടല്ലാതെയും,- (എ) ആവിശക്തിയോ, ജലശക്തിയോ മറ്റു യാന്ത്രിക ശക്തിയോ വൈദ്യുത ശക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയോ, വർക്ക്ഷാപ്പോ, പണിസ്ഥലമോ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ, (ബി) മേൽപ്പറഞ്ഞപ്രകാരമുള്ള ഏതെങ്കിലും ശക്തികൊണ്ട് ഓടുന്നതും, ഈ ആക്റ്റി ലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലേയോ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ട യന്ത്രമോ, നിർമ്മാണയന്ത്രമോ അല്ലാത്തതുമായ ഏതെങ്കിലും യന്ത്രമോ നിർമ്മാണയന്ത്രമോ ഏതെങ്കിലും പരിസരങ്ങളിൽ സ്ഥാപിക്കുകയോ; ചെയ്യാൻ പാടില്ലാത്തതാകുന്നു. (2) (1)-ാം ഉപവകുപ്പ് പ്രകാരം അനുവാദത്തിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട ഫാറത്തിലും മറ്റ് വിശദാംശങ്ങളോടുകൂടിയും സെക്രട്ടറിയെ അല്ലെങ്കിൽ സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ സംബോധന ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്. (2എ) അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, അപേക്ഷകന് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിൽ കൈപ്പറ്റു രസീതു നൽകേണ്ടതും, അപേക്ഷയും എല്ലാ അനുബന്ധ രേഖകളും പ്രസ്തുത സ്ഥലത്തുവച്ചുതന്നെ പരിശോധിക്കേണ്ടതും ആവശ്യമായ അനുബന്ധ രേഖകൾ, ഏതെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ല എന്ന് കാണുന്ന പക്ഷം, സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ സമർപ്പിക്കാൻ വിട്ടു പോയ രേഖകളുടെ പട്ടിക, ഉടൻ തന്നെ രേഖാ മൂലം അപേക്ഷകനെ അറിയിക്കേണ്ടതും, അപ്രകാരമുള്ള രേഖകൾ എത്രയും വേഗം, എന്നാൽ അപേക്ഷ ലഭിച്ച തീയതി മുതൽ അഞ്ചു ദിവസം കഴിയുന്നതിനു മുൻപായി സമർപ്പിക്കുവാൻ അപേക്ഷകനെ അനുവദിക്കേണ്ടതുമാണ്. ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ Retrieved from "https://panchayatwiki.com/index.php?title=Panchayat:Repo18/vol1-page0263&oldid=12797"
താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക. മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താ? (പഴയ പതിപ്പ്) ഈ ലേഖനത്തിന്റെ പുതുക്കിയ പതിപ്പു് ഇവിടെ ലഭ്യമാണു്. സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു് മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു പ്രചരണവമുണ്ടു്. സ്വതന്ത്രസോഫ്റ്റ്‌വെയറിനോടു് വിരോധം കാണിയ്ക്കുക വഴി മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയറിന്റെ കുത്തകവത്കരണവും അതുവഴി ഉപയോക്താക്കള്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യനിഷേധവും ആണതു്. പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല. മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല – മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും. 1998 ഒക്ടോബറില്‍ പുറത്തുവിട്ട “ഹാലോവീന്‍ രേഖകളില്‍” സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും, രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി. ഇത്തരം പിന്തിരിപ്പന്‍ പദ്ധതികള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് അവരുടെ പ്രചോദനം, ഏറെകുറെ പരസ്പരം ആക്രമിക്കുന്നതിലായിരുന്നെങ്കില്‍, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ പ്രചോദനത്തിലുള്ള വ്യത്യാസം പ്രായോഗികമായ മാറ്റങ്ങളൊന്നുമുണ്ടാക്കില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നതാണു്, “ലക്ഷ്യത്തെ മാത്രമല്ല”. രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അവ വലിയതോതില്‍ നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. ഭാവിയിലും വര്‍ദ്ധിത വീര്യത്തോടെ അവരതു് ചെയ്യുമെന്നു് നാം പ്രതീക്ഷിക്കണം. പക്ഷേ മൈക്രോസോഫ്റ്റ് നമ്മളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഏറെക്കുറെ ഇതൊക്കെ തന്നെ സംഭവിക്കുമായിരുന്നു. ഗ്നു/ലിനക്സ് സിസ്റ്റ ത്തിനു് വന്‍ വിജയസാധ്യതയുണ്ടെന്നു് മൈക്രോസോഫ്റ്റ് കരുതിയിരുന്നിരിക്കാം എന്നാതാണു് “ഹാലോവീന്‍ രേഖകളുടെ” സാംഗത്യം. മൈക്രോസോഫ്റ്റേ നന്ദി, പക്ഷെ ദയവായി വഴിമുടക്കരുതു്. ▲ മുകളിലേയ്ക്കു് ഭാഷ സജ്ജീകരിക്കുക ഈ താളിന്റെ തര്‍ജ്ജമകള്‍: [en] English [ar] العربية [ca] català [cs] čeština [de] Deutsch [el] ελληνικά [es] español [fr] français [he] עברית [hu] magyar [id] Indonesia [it] italiano [ko] 한국어 [ml] മലയാളം [nl] Nederlands [pl] polski [ru] русский [sr] српски [zh-cn] 简体中文 മുകളിലേയ്ക്കു് ▲ “ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ദൌത്യത്തോടുകൂടി പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (എഫ്.എസ്.എഫ്.). എല്ലാ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പൊരുതുന്നു.” ചേരുക സംഭാവന ചെയ്യുക വാങ്ങുക എഫ്.എസ്.എഫിനെ കുറിച്ചും ഗ്നുവിനെ കുറിച്ചുമുള്ള ചോദ്യങ്ങളും സംശയങ്ങളും ദയവായി <gnu@gnu.org> എന്ന വിലാസത്തിലേയ്ക്കു് അയയ്ക്കുക. എഫ്.എസ്.എഫുമായി ബന്ധപ്പെടാന്‍ മറ്റു വഴികളും ഉണ്ടു്. തെറ്റായ കണ്ണികളെകുറിച്ചും മറ്റു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും <webmasters@gnu.org> എന്ന വിലാസത്തിലേയ്ക്കു് എഴുതാവുന്നതാണു്. ഗ്നു താളുകളുടെ മലയാളം പരിഭാഷകള്‍ കൃത്യവും നിലവാരമുള്ളതുമാക്കാൻ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും അവ പൂര്‍ണമായും കുറ്റമറ്റതാണെന്നു പറയാന്‍ സാധിക്കില്ല. ഇതിനെകുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി <web-translators@gnu.org> എന്ന വിലാസത്തിൽ അറിയിക്കുക. വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README നോക്കുക. Copyright © 1996, 1997, 1998, 2001, 2007, 2008, 2009 Free Software Foundation, Inc. ഈ താളു് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍-നോഡെറിവ്സ് 3.0 യുനൈറ്റഡ് സ്റ്റേറ്റ്സ് ലൈസൻസ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതാണു്. പകർപ്പവകാശ ലംഘന അറിയിപ്പ് പരിഭാഷ: Santhosh Thottingal | സന്തോഷ് തോട്ടിങ്ങല്‍ <santhosh.thottingal@gmail.com>, Shyam Karanatt | ശ്യാം കാരനാട്ട് <shyam@swathanthran.in>
ഒരു സിനിമയ്ക്ക് തന്നെ രണ്ട് ക്ലൈമാക്‌സ് വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു രണ്ട് ക്ലൈമാക്‌സ് ഉള്ള കാര്യം പലര്‍ക്കും അറിയാം. എന്നാല്‍, ഒരു ദിലീപ് ചിത്രത്തിനും രണ്ട് ക്ലൈമാക്‌സ് ഉണ്ട്. ദിലീപിന്റെ മികച്ച അഭിനയംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്. കമല്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് ഗ്രാമഫോണ്‍. മീര ജാസ്മിന്‍, നവ്യ നായര്‍, രേവതി, സലിം കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ഗ്രാമഫോണില്‍ അണിനിരന്നത്. ഈ സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഉണ്ട്. സച്ചി എന്നാണ് ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മീര ജാസ്മിന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ പേര് ജെന്നിഫര്‍ എന്നാണ്. യഥാര്‍ഥ ക്ലൈമാക്‌സില്‍ സച്ചിയും ജെന്നിഫറും ഒന്നിക്കുന്നില്ല. അടുത്ത ജന്മത്തില്‍ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ യഥാര്‍ഥ ക്ലൈമാക്‌സ് അവസാനിക്കുന്നത്. കുടുംബത്തിനുവേണ്ടി സച്ചിയുമായുള്ള പ്രണയം ജെന്നിഫര്‍ ഉപേക്ഷിക്കുന്നു. എന്നിട്ട് വിദേശത്തേക്ക് പോകുന്നു. സച്ചി നാട്ടില്‍ ഒറ്റയ്ക്കാകുന്നു. താന്‍ ഒന്നു പറഞ്ഞിരുന്നെങ്കില്‍ ജെന്നിഫര്‍ പോകില്ലെന്ന് സച്ചി സങ്കടം പറയുന്നു. കരകാണാകടലിന് അപ്പുറം തന്റെ ജെന്നിഫര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ സച്ചി ഇരിക്കുന്നു. അടുത്ത ജന്മത്തില്‍ സച്ചിയെ കണ്ടുമുട്ടുമെന്ന് ജെന്നിഫറും കരുതുന്നു. ഇങ്ങനെയൊരു പ്രതീക്ഷ പ്രേക്ഷകനു സമ്മാനിച്ചാണ് ഗ്രാമഫോണിന്റെ ആദ്യത്തെ ക്ലൈമാക്‌സ്. എന്നാല്‍, സച്ചിയും ജെന്നിഫറും ഒന്നിക്കുന്നതാണ് രണ്ടാമത്തെ ക്ലൈമാക്‌സ്. വിദേശത്തേക്ക് പോകാന്‍ സാധിക്കാതെ ജെന്നിഫര്‍ തിരിച്ചെത്തുന്നു. ജെന്നിഫര്‍ പോയതില്‍ വിഷമിച്ചിരിക്കുന്ന സച്ചിയെ തേടി സന്തോഷകരമായ വാര്‍ത്ത എത്തുന്നു. ജെന്നിഫര്‍ തിരിച്ചെത്തി എന്ന വാര്‍ത്തയാണ് അത്. ഇരുവരും ഒന്നിക്കുകയും ചെയ്യുന്നു. നായകനും നായികയും ഒന്നിക്കുന്ന രണ്ടാമത്തെ ക്ലൈമാക്‌സിനേക്കാള്‍ കൂടുതല്‍ ഹൃദയസ്പര്‍ശിയായിരുന്നത് ആദ്യത്തെ ക്ലൈമാക്‌സ് ആയിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഗ്രാമഫോണിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അനുബന്ധ വാര്‍ത്തകള്‍ മോഹന്‍ലാല്‍ പോലും ചെയ്യാത്ത 'റിസ്‌ക്' ഏറ്റെടുത്ത് ദിലീപ്; പിന്നീട് സംഭവിച്ചത് ചരിത്രം ദിലീപിന്റെ അണ്ണനായി മോഹന്‍ലാല്‍, വിദ്യ ബാലന്‍ നായിക; ഒടുവില്‍ മൂന്ന് പേരും പുറത്ത് 19 വര്‍ഷങ്ങള്‍ മുമ്പത്തെ ലാല്‍ ജോസ്, മലയാളികള്‍ ഇന്നും കാണുന്ന ഒരു സിനിമയുടെ ലൊക്കേഷനിലെ അപൂര്‍വ ചിത്രം! ഒന്നിച്ച് അഭിനയിക്കാന്‍ ദിലീപ് റെഡി, പക്ഷേ മഞ്ജു അങ്ങനെയല്ല; മുന്‍ താരദമ്പതികള്‍ അന്ന് പറഞ്ഞത് മഞ്ജുവുമായി ശത്രുതയില്ല, ഒന്നിച്ച് അഭിനയിക്കും: ദിലീപ് " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്‌സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്‌സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.
അച്ഛൻ, ക്ഷുഭിത യ്യൌവന കാലത്ത്‌ പതിനാലിഞ്ച്‌ ബെൽബോട്ടം പാന്റ്സിട്ട്‌ തോളറ്റം മുടി നീട്ടി വളർത്തി ഗഞ്ചാവിന്റെ പുക നുകർന്ന് നടന്നു. സച്ചിദാനന്ദനേയും ചുള്ളിക്കാടിനെയും മുഖദാവിൽ നിന്നു മറിഞ്ഞു. സാത്രിനേയും കാമുവിനെയും ഉള്ളിലേക്കാവാഹിച്ചു. സമപ്രായക്കാരും സുഹൃത്തുക്കളും ടാർ വിരിച്ച പാതയിലൂടെ വാഹനങ്ങളിൽ കയറി പോയപ്പോൾ തനിച്ച്‌ പാതയോരം ചേർന്നു നടന്നു. ഒന്നിനോടും യോജിക്കാൻ കഴിയാതെ, ആരോടും കൂടാൻ കഴിയാതെ അല്ലറ ചില്ലറ ജോലികൽ ചെയ്ത്‌ ഭാര്യയേയും ഒരു മകനേയും എങ്ങിനയോ പോറ്റി ജീവിച്ചു. മകൻ, അച്ഛന്റെ പരിമിതികൾ അറിഞ്ഞ്‌ സർക്കാർ സ്‌കുളിൽ പഠിച്ചു. സർക്കർ കോളേജിൽ നിന്ന്‌ പാറ്റയുടെ ഹൃദയും കണ്ട്‌, മഞ്ഞത്തവളയുടെ വൃക്കകൽ പിളർന്നു നോക്കി ഡിഗ്രിയെടുത്ത്‌ ഓട്ടോ തൊഴിലാളിയായി ജീവിതം തുടങ്ങി. അച്ഛന്‍, അൻപത്തിയെട്ട്‌ കഴിഞ്ഞപ്പോൾ പെൻഷൻ പറ്റിയെന്ന്‌ പറഞ്ഞ്‌ വീട്ടിലെ തിണ്ണയിൽ എവിടെ നിന്നോ വാങ്ങിയ ഒരു കാൻ വാസ്‌ കസേരയിൽ കാലുകൾ നീട്ടി വച്ച്‌ കിടന്നു മയങ്ങി. ഒരു നാൾ പാതി മയക്കത്തിൾ മുത്രമൊഴിക്കാൽ ഇറങ്ങിയപ്പോൾ കാലിടറി, നട തെറ്റി, മുറ്റത്തു വീണു, നടയിൽ ശിരസ്സിടിച്ച്‌ സർക്കർ ആശുപ്രതി വരാന്തയിൽ കുറേ നാൾ ബോധമറ്റു കിടന്നു. ഇനിയും ബോധം തിരികെ വരില്ലെന്ന്‌ കേട്ടറിഞ്ഞ്‌, അച്ഛന്റെ സമ്മത പത്രവുമായിട്ടൊരു പഞ്ചനക്ഷത്ര ആശുപത്രിക്കാർ വന്ന്‌ അച്ഛനെ സർക്കാർ ആശുപ്രതിയിൽ നിന്നും മോചിപ്പിച്ചു. ദാനമായിട്ടെഴുതിക്കൊടുത്തിരുന്ന കണ്ണുകളും കരളും ഹൃദയവും വൃക്കകളും തുരന്നെടുത്ത്‌, മജ്ജ ഈറ്റിയെടുത്ത്‌, ത്വക്ക്‌ ചുരണ്ടിയെടുത്ത്‌, വെള്ള വസ്ത്രത്തിൽ പോതിഞ്ഞ്‌; അവർ അച്ഛനെ വീടിന്റെ തിണ്ണയിൽ നല്ലയൊരു പുൽപ്പായിൽ കിടത്തി, പത്രത്തിൽ കളർ ഫോട്ടോയോടു കൂടി ഒരു ഫിച്ചറും എഴുതിച്ചു. വിളക്ക്‌ കൊളുത്തി വച്ച്‌, ഉറുമ്പരിക്കാതെ അരി വൃത്തത്തിൽ കിടക്കുന്ന തുണിക്കെട്ട്‌ കണ്ടിട്ട്‌ മകൻ രണ്ടു തുള്ളി കണ്ണീർ വാർത്തു. അച്ഛന്റെ അവശിഷ്ടം തെക്കേ പുറത്ത്‌ കൊണ്ടു വന്നു വച്ചിരിക്കുന്ന ഗ്യാസ്സ് സ്റ്റൌനവിൽ കത്തിച്ച്‌ ഭസ്മമാക്കിയെടുക്കാൻ ഇനിയും പതിനായിരം കൂടി രൂപ വേണം. @@@@@@
3 1ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കു വേണ്ടി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന 2പൗലോസായ ഞാന്‍, നിങ്ങള്‍ക്കു വേണ്ടി ഫദുലുൽ ഇലാഹി കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 3ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതു പോലെ, വഹിയാലാണ് ഈ രഹസ്യം എനിക്ക് അറിവായത്. 4അതു വായിക്കുമ്പോള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം. 5ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ റസൂലുമാര്‍ക്കും അംബിയാ നബിമാര്‍ക്കും റൂഹുൽ ഖുദ്ധൂസിനാല്‍ വെളിവാക്കപ്പെട്ടതു പോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. 6ഈ വഹിയനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും ഇഞ്ചീലിലൂടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്. 7അള്ളാഹുവിന്റെ ഫദുലുള്ളാഹി വരത്താല്‍ ഞാന്‍ ഈ ഇഞ്ചീലിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്രേ എനിക്ക് ഈ ഫദുലുള്ളാഹി വരം നല്‍കപ്പെട്ടത്. 8വിജാതീയരോട് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും 9സകലത്തിന്റെയും സ്രഷ്ടാവായ അള്ളാഹുവില്‍ യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധരില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു. 10ജന്നത്തിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും ജാമിയ്യായിലൂടെ അള്ളാഹുവിന്റെ ബഹു മുഖ ജ്ഞാനം വ്യക്തമാക്കി കൊടുക്കാന്‍വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. 11ഇതു നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെ നിത്യമായ ഉദ്‌ദേശ്യത്തിനനുസൃതമാണ്. 12അവനിലുള്ള ഈമാൻമൂലം റൂഹാനി ധൈര്യവും അള്ളാഹുവിനെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. 13അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കു വേണ്ടി സഹിക്കുന്ന പീഡകളെ പ്രതി നിങ്ങള്‍ ഹൃദയ വ്യഥയനുഭവിക്കരുത് എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പീഡകളത്രേ നിങ്ങളുടെ മഹത്വം. കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സ്‌നേഹം 14ഇക്കാരണത്താല്‍, ജന്നത്തിലും ദുനിയാവിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ 15പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. 16അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ച വിധം അവിടുന്നു തന്റെ റൂഹിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, 17ഈമാൻ വഴി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ ദുആ ഇരക്കുന്നു. 18എല്ലാ വിശുദ്ധരോടുമൊപ്പം കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. 19അറിവിനെ അതിശയിക്കുന്ന കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി അള്ളാഹുവിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ. 20നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന 21അവിടുത്തേക്കു ജാമിയ്യായിലും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമീന്‍.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്‍. കര്‍ണാകത്തിലെ ഏതോ കാട്ടില്‍ പിറന്നു വളര്‍ന്നവനെ മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാംകുന്ന് കര്‍ണന്‍, കുട്ടംകുളങ്ങര അര്‍ജുനന്‍ തുടങ്ങി ഒട്ടേറെ ഗജകേസരികളെ പുറംനാടുകളില്‍ നിന്ന് കണ്ടെത്തി മലയാളമണ്ണിലേക്ക് കൂട്ടികൊണ്ടുവന്ന പ്രമുഖ ആനവ്യാപാരിയായ മനിശ്ശേരി ഹരിയുടെ ഈയൊരു കണ്ടെത്തലും കുറഞ്ഞകാലം കൊണ്ടുതന്നെ ഉത്സവകേരളത്തിന്റെ താരപ്രഭാവമായി മാറിയിരിക്കുന്നു.വണ്ണത്തെക്കാള്‍ ഏറെ ഉയരത്തിലും തലയെടുപ്പിലും മികച്ചു നില്‍ക്കുന്ന ‘ഒറ്റപ്പാളി’ ആനകളുടെ ഗണത്തില്‍ പെടുന്നവനാണ് കാളിദാസന്‍. മുപ്പതിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഏതാണ്ട് പത്തടിയോളമെത്തുന്ന ഉയരം. ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ ‘ജൂനിയര്‍ തെച്ചിക്കോട്’ എന്ന പേരിലും അറിയപ്പെടുന്നത്. ആനയുടമസംഘം ഭാരവാഹിയായ ചിറയ്ക്കല്‍ മധുവിന്റെ മാനസപുത്രനും അഭിമാനവുമാണ് ഇന്ന് കാളിദാസന്‍. മനിശ്ശേരി ഹരിയില്‍ നിന്ന് ഏതാനും വര്‍ഷംമുമ്പ് അക്കാലത്തെ നല്ല മോഹവില നല്‍കിയാണ് മധു കാളിദാസനെ സ്വന്തമാക്കിയത്. മീശമുളയ്ക്കും മുമ്പുതന്നെ ലോകത്തെ മുഴുവന്‍ കാലടിച്ചോട്ടിലാക്കാന്‍ പോന്ന തലയെടുപ്പും ഉയരപ്രാമാണ്യവും ഒത്തുകിട്ടിയത് കൊണ്ടാവാം, കാളിദാസന്‍ ശരിക്കും ഒരു കാതലുള്ള ധിക്കാരി തന്നെയാണ്. എന്നുവെച്ചാല്‍ ഉടമയായാലും പാപ്പാനായാലും അതല്ല പൊതുജനമായാലും ശരി, ആരും ഒരു പരിധിക്കപ്പുറം തൊട്ടുംപിടിച്ചും കളിക്കാന്‍ വന്നേക്കരുതെന്ന പിടിവാശിയുള്ളവന്‍. ഗൗരവമാണ് ഇവന്റെ സ്ഥായീഭാവം. ആനയെ പോറ്റുവാനുള്ളവരാണ് ആനപാപ്പാന്‍മാര്‍ എന്നതൊക്കെ ശരി, പക്ഷേ ഒന്നാംപാപ്പന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ വകുപ്പും ചട്ടവുമായി വെളിച്ചപ്പാടാവാന്‍ നോക്കിയാല്‍ കാളിദാസന്‍ അത് അംഗീകരിക്കില്ല. അതായത്, വേണമെങ്കില്‍ ഒപ്പം നടന്ന് അരിക്കാശിനുള്ള വഴി നോക്കാമെന്നല്ലാതെ, തന്നെ ചട്ടം പഠിപ്പിക്കാനും ശിക്ഷിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം രണ്ടാമന്‍മാര്‍ക്കും മൂന്നാമന്‍മാര്‍ക്കും കാളിദാസന്‍ വകവെച്ചു കൊടുക്കില്ല. പക്ഷേ, ഇന്നോളം കാളിദാസന്റെ പേരില്‍ കാര്യമായ കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്വയമേ തന്നെ രണ്ടാമന്‍മാരെയും സഹായികളെയും കണ്ണിന് പിടിക്കാത്ത കാളിദാസന്‍ മദപ്പാടിലായാലുള്ള കാര്യം പറയുകയും വേണ്ട. ആനപ്പറമ്പിന്റെ ഏഴയലത്ത് എങ്ങാനും അവരുടെ മണമടിച്ചാല്‍ മതി ശരിക്കും രൗദ്രഭീമനായി തുള്ളിയുറയും ഈ യുവരക്തം. ആ സമയം കൈയില്‍ കിട്ടുന്നതെന്തായാലും ശരി അതെല്ലാം അവരുടെ തലവഴി പലവഴി ചിതറുകയും ചെയ്യും. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി….രക്ഷപ്പെട്ടു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം). അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ദൈവത്തിന്റെ സ്വന്തംനാട് വരവേറ്റത്. യുവരാജാവിന്റെ തലയെടുപ്പിനും താരത്തിളക്കത്തിനും ഇന്ന് കേരളം അങ്ങോളമിങ്ങോളം ആരാധകലക്ഷങ്ങള്‍. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ ‘ഇടത്തേക്കൂട്ട്’ എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ ചെറുപ്പക്കാരനെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവില
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | ഭാസിയെ ‘രക്ഷിക്കാൻ’ ഒരു സൂപ്പർതാരവും ഇടപ്പെട്ടു ? Videos September 28, 2022 | Published by : Express Kerala Network നടപടി എടുക്കാനാണെന്ന പ്രതീതി വരുത്തി യോഗം വിളിച്ച നിര്‍മാതാക്കളുടെ സംഘടന ഒരേസമയം ശ്രീനാഥ് ഭാസിയെയും പരാതിക്കാരിയെയും വിളിച്ചു ചേര്‍ത്തത്, ഒത്തു തീര്‍പ്പ് ലക്ഷ്യമിട്ട് . . . ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച താരത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് കേസില്‍ നിന്നും തലയൂരാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇത് കേസ് അട്ടിമറിക്കുന്നതിന് തുല്യമാണ്.( വീഡിയോ കാണുക) എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
1.ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്ഫ്ലോറിജൻ 2.അന്തർദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെറോം 3.ഏത് ലോഹത്തിന്റെ അയിരാണ് ഗലീനലെഡ് 4.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നുലാവോസിയ 5.ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആരാണ്കാൾ ലിനേയസ് 6.രോഗ പ്രതിരോധ... Comments closed ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു » LDC MAIN EXAM QUESTIONS – KERALAPSC LDC MAIN EXAM QUESTIONS – KERALAPSC By KeralaPscGk on June 15, 2021 1.ബ്രിട്ടീഷുകാർ ഇന്ത്യയുടെ സമ്പത്തു കൊള്ളയടിക്കുന്നത് തുറന്നുകാട്ടാൻ ദാദാഭായ് നവറോജി രചിച്ച പുസ്തകം ഏതാണ്
സെർജിയോ റാമോസും തിയാഗോ അൽകൻറാരയുമില്ലാതെ 2022 ഖത്തർ ലോകകപ്പിലേക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ച് സ്‌പെയിൻ. സ്പെയിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റാമോസ്. ലൂയിസ് എൻറിക്കെ പ്രഖ്യാപിച്ച 26 അംഗ ടീമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ, ചെൽസി ഗോൽ കീപ്പർ കെപ എന്നിവരും ഉൾപ്പെട്ടിട്ടില്ല. അതേസമയം, ബാഴ്സലോണയുടെ യുവതാരം അൻസു ഫാറ്റി ടീമിൽ ഇടം നേടി. ബാഴ്സയിൽ നിന്നാണ് കൂടുതൽ താരങ്ങൾ ദേശീയ ടീമിലുള്ളത്. ഗാവി, പെഡ്രി, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ്, എറിക് ഗാർസ്യ, ഫെറാൻ ടോറസ് എന്നിവരാണ് ടീമിൽ ഇടം നേടിയ ബാഴ്സ താരങ്ങൾ. റയൽ മാഡ്രിഡിൽ നിന്ന് മാർക്കോ അസെൻസിയോ, ഡാനി കാർവഹാൽ എന്നിവർ ടീമിൽ ഇടം നേടി. സ്പാനിഷ് ടീം ഗോൾ കീപ്പർമാർ: ഉനായ് സിമോൺ, റോബർട്ട് സാഞ്ചസ്, ഡേവിഡ് റയ പ്രതിരോധ നിര: ഡാനി കാർവഹാൽ, സീസർ അസ്പിലിക്വെറ്റ, എറിക് ഗാർസ്യ, ഹ്യൂഗോ ഗ്വില്ലമോൻ, പാവു ടോറസ്, അയ്‌മെറിക് ലപോർടെ, ജോർഡി ആൽബ, ഹോസെ ഗയ മധ്യ നിര: സെർജിയോ ബുസ്കറ്റ്സ്, റോഡ്രി, ഗാവി, കാർലോസ് സോളെർ, മാർകോസ് ലോറൻ്റെ, പെഡ്രി, കോകെ ആക്രമണ നിര: ഫെറാൻ ടോറസ്, നികോ വില്ല്യംസ്ന്, യെറമി പിനോ, ആൽവരോ മൊറാട്ട, മാർക്കോ അസൻസിയോ, പാബ്ലോ സറാബിയ, ഡാനി ഓൽമോ, അൻസു ഫാറ്റി
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
സാധാരണ ജനതയുടെ സംസാരഭാഷകളില്‍ ബൈബിള്‍ പരിഭാഷകള്‍ ലഭ്യമായതോടെ, ബൈബിളിന്‍റെ വായനയും വ്യാഖ്യാനവും പതിനഞ്ചാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ത്തന്നെ വന്‍തോതില്‍ ജനകീയവല്‍ക്കരിക്കപ്പെട്ടുവെന്നു കഴിഞ്ഞ ലക്കം ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. ബൈബിളിന്‍റെ ജനകീയവല്‍ക്കരണത്തിനു രാസത്വരകമായി വര്‍ത്തിച്ച മറ്റൊരു പ്രധാന സംഭവം പ്രൊട്ടസ്റ്റന്‍റ് നവീകരണമാണ്. നിലപാടുകള്‍ തിരുത്തണമെന്നു സഭ ആവശ്യപ്പെട്ടപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ 1521ല്‍ നടത്തിയ ഒരു പ്രസ്താവന, ബൈബിളിനെ സംബന്ധിച്ച പ്രൊട്ടസ്റ്റന്‍റ് നിലപാടു വ്യക്തമാക്കുന്നതാണ്: "മാര്‍പ്പാപ്പമാരും സൂനഹദോസുകളും തെറ്റുകളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പല കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട് എന്നതുകൊണ്ട് എനിക്ക് അവരുടെ പരമാധികാരം അംഗീകരിക്കാനാവില്ല. ബൈബിളോ, സാധാരണയുക്തിയോ തെറ്റാണെന്നു തെളിയിക്കാത്തിടത്തോളം കാലം ഞാന്‍ ദൈവവചനം പറയുന്നതുമാത്രമേ അനുസരിക്കൂ". പക്ഷേ, ദൈവവചനം കൃത്യമായി പഠിപ്പിക്കുന്നതെന്താണെന്ന് ആര്‍ക്ക് ഉറപ്പോടെ പറയാനാകും? സാബത്തു ലംഘിക്കുന്നവന്‍ വധിക്കപ്പെടണമെന്നു പുറപ്പാട് 31:14 ല്‍ നാം വായിക്കുന്നുണ്ട്. വ്യഭിചാരത്തിനു മരണശിക്ഷയാണ് തോറാ കല്പിക്കുന്നത് (ലേവ്യര്‍ 20:10). ഇവയൊക്കെ അതേപടി ഇന്നും അനുവര്‍ത്തിക്കാനാകുമോ? ജോഷ്വ സൂര്യനെ അനക്കാതെ നിര്‍ത്തിയെന്നും ഏലിയാ അഗ്നിരഥത്തില്‍ കയറി ആകാശത്തേയ്ക്കു പോയിയെന്നുമൊക്കെയുള്ള സാമാന്യയുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ എങ്ങനെയാണു വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാനാകുക? കുറച്ചുകാലത്തേക്ക്, സഭയുടെ നിയന്ത്രണവും ബൈബിള്‍ വ്യാഖ്യാനത്തിനുള്ള പരമാധികാരവും ചോദ്യം ചെയ്യപ്പെട്ട ആദ്യനാളുകളില്‍, ആര്‍ക്കും എന്തും എങ്ങനെയും വ്യാഖ്യാനിക്കാം എന്ന സ്ഥിതിവിശേഷം ഉടലെടുത്തു. കാര്യങ്ങള്‍ എവിടംവരെപോയി എന്നു വ്യക്തമാകാന്‍ അക്കാലത്തെ ഇംഗ്ലീഷ് കവി ജോണ്‍ ഡ്രൈഡന്‍ പറഞ്ഞതിന്‍റെ സാരാംശം പരിഗണിച്ചാല്‍ മതിയാകും: ഏറ്റവും കൂടുതല്‍ ശബ്ദത്തോടെ സംസാരിക്കുന്നവന്‍റെ വ്യാഖ്യാനം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഡോക്ടറേറ്റു നല്കിയത് ഉന്നതപഠനകേന്ദ്രങ്ങളായിരുന്നില്ല, പരിശുദ്ധാത്മാവായിരുന്നു. ബൈബിള്‍ വ്യാഖ്യാനിക്കാനുള്ള യോഗ്യത പഠിച്ചു നേടിയ അറിവല്ല, ഉന്നതത്തില്‍ നിന്നുള്ള കൃപയായിത്തീര്‍ന്നു. കുത്തിയിരുന്നു പഠിച്ചിട്ടല്ല, ഉപവസിച്ചും പ്രാര്‍ത്ഥിച്ചുമാണു ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടത്. ദൈവവചനത്തെക്കുറിച്ച് ആവേശത്തോടെയുള്ള സംസാരം കൂടുന്നതിനനുസരിച്ച്, വചനത്തെക്കുറിച്ചുള്ള അറിവ് കുറഞ്ഞുവന്നു. ഈ പ്രവണതയ്ക്കു പ്രതിവിധിയായിട്ടാണ് ബൈബിള്‍ സംബന്ധിയായ ഗവേഷണങ്ങള്‍ക്കുവേണ്ടി ഒന്നാന്തരം പഠനകേന്ദ്രങ്ങള്‍ യൂറോപ്പിലെങ്ങും ഉയര്‍ന്നുവന്നത്. ഇതേ കാലത്ത് (16-17 നൂറ്റാണ്ടുകളില്‍) നിക്കോളാസ് കോപ്പര്‍നിക്കസ്, ഗലീലിയോ ഗലീലി, യൊഹാന്നസ് കെപ്ലര്‍ തുടങ്ങിയവര്‍ ശാസ്ത്രീയാന്വേഷണത്തിന്‍റെ പിന്‍ബലത്തില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രപഞ്ചസംബന്ധിയായ അനേകം കാര്യങ്ങള്‍ അബദ്ധജടിലമാണെന്നു തെളിയിക്കുന്നുണ്ട്. ഐസക് ന്യൂട്ടണ്‍, ഫ്രാന്‍സിസ് ബേക്കണ്‍, റെനേ ദെക്കാര്‍ത്ത് എന്നിവരുടെ നേതൃത്വത്തില്‍ മനുഷ്യയുക്തി എല്ലാ അന്വേഷണങ്ങളുടെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടതും ഇക്കാലഘട്ടത്തില്‍ത്തന്നെയാണ്. ആരാണ് പഞ്ചഗ്രന്ഥിയുടെ കര്‍ത്താവ്? മുന്‍പറഞ്ഞ ശക്തമായ സ്വാധീനങ്ങള്‍ നിമിത്തം ബൈബിളിനെ സംബന്ധിച്ച് അതുവരെ ചോദ്യം ചെയ്യപ്പെടാതെ നിന്ന പല അനുമാനങ്ങള്‍ക്കും ഇളക്കം തട്ടിത്തുടങ്ങി. അതിപ്രധാനമായ ഒരെണ്ണം മാത്രം ഇവിടെ ഉദാഹരണമായി പറയുകയാണ്. പഞ്ചഗ്രന്ഥിയുടെ (തോറാ=നിയമം) രചയിതാവ് ആരാണ്? കാലാകാലങ്ങളായി പഠിപ്പിച്ചതും വിശ്വസിച്ചതും യഹോവ മോശയ്ക്കു നേരിട്ടു നല്കിയതാണു തോറാ എന്നാണല്ലോ. പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ അബ്രഹാം ഇബ്ന്‍ എസ്രയെന്ന യഹൂദ പണ്ഡിതന്‍ ഈ വിശ്വാസത്തെ ചോദ്യം ചെയ്തതാണ്. അബ്രാഹം കാനാന്‍ ദേശത്തിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ഉല്‍പ്പത്തി 12:6 ല്‍ "അക്കാലത്ത് കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു" എന്നു നാം വായിക്കുന്നുണ്ട്. ഈ ഭാഗം എഴുതപ്പെടുന്ന സമയത്ത് കാനാന്‍കാര്‍ കാനാന്‍ ദേശത്തു താമസിച്ചിരുന്നില്ല എന്നാണല്ലോ അതിനര്‍ത്ഥം. പക്ഷേ മോശ മരിക്കുവോളം കാനാന്‍കാര്‍ ആ ദേശത്തുണ്ടായിരുന്നുവല്ലോ. ജോഷ്വായുടെ സമയത്താണ് കാനാന്‍കാര്‍ തോല്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും. അപ്പോള്‍ ഉല്‍പ.12:6 മോശയുടെ പേനയില്‍നിന്നു വന്നതല്ലെന്നു വ്യക്തം. ഇത്തരം സംശയങ്ങള്‍ ഉള്ളപ്പോഴും പഞ്ചഗ്രന്ഥിയുടെ ഭൂരിഭാഗവും മോശയാണു രചിച്ചതെന്ന് എസ്രയും ബാക്കിയെല്ലാവരും വിശ്വസിച്ചിരുന്നു. തത്ത്വചിന്തകരായ തോമസ് ഹോബ്സും ബാറൂക് സ്പിനോസയും പഞ്ചഗ്രന്ഥിയെ സംബന്ധിച്ചു വേറെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഉല്‍പ. 36:31ല്‍ "ഇസ്രായേല്‍ക്കാരുടെ നാട്ടില്‍ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ്..." എന്നു നാം വായിക്കുന്നു. മോശയുടെ മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് രാജാക്കന്മാര്‍ ഇസ്രായേലിനെ ഭരിച്ച് തുടങ്ങുന്നത്. അപ്പോള്‍ ഇതും മോശ എഴുതിയതാണെന്നു കരുതുക വയ്യ. "കര്‍ത്താവിന്‍റെ യുദ്ധങ്ങളുടെ ഗ്രന്ഥം" എന്നൊരു ഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണി സംഖ്യ 21:14ല്‍ നാം വായിക്കുന്നുണ്ട്. "കര്‍ത്താവിന്‍റെ യുദ്ധങ്ങള്‍" ജോഷ്വായുടെ നേതൃത്വത്തില്‍ നടന്നവയായിരുന്നു. മോശയുടെ മരണശേഷം നടത്തപ്പെട്ട യുദ്ധങ്ങളെക്കുറിച്ചുള്ള പ്രസ്തുത ഗ്രന്ഥത്തില്‍നിന്ന് എങ്ങനെയാണു മോശയ്ക്ക് ഉദ്ധരിക്കാനാകുക? ഇവ്വിധത്തില്‍ പഞ്ചഗ്രന്ഥിയെക്കുറിച്ചും അതിന്‍റെ ഗ്രന്ഥകര്‍ത്താവായ മോശയെക്കുറിച്ചും പുതിയ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കപ്പെട്ടുകൊണ്ടേയിരുന്നു. മോശയല്ലെങ്കില്‍ പിന്നെയാരാണ് പഞ്ചഗ്രന്ഥി എഴുതിയത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പണ്ഡിതന്മാരെ സഹായിച്ച ഒരു പ്രധാന കാര്യം പഞ്ചഗ്രന്ഥിയില്‍ ദൈവം പല പേരുകളില്‍ അറിയപ്പെടുന്നു എന്ന വസ്തുതയാണ്. ചിലയിടങ്ങളില്‍ എലോഹീം ('ദൈവം' എന്നു മലയാള പരിഭാഷ) എന്നും മറ്റിടങ്ങളില്‍ യഹോവ ('കര്‍ത്താവ്' എന്നു മലയാള പരിഭാഷ) അവിടുന്നു വിളിക്കപ്പെടുന്നു. എന്തുകൊണ്ടാണിങ്ങനെ? രണ്ടു രേഖകളെ കൂട്ടിയിണക്കിയാണു പഞ്ചുഗ്രന്ഥിക്കു രൂപം കൊടുത്തതെന്ന് ഫ്രഞ്ചു പണ്ഡിതനായ Jean Astruc വാദിച്ചു. ഉല്‍പത്തി 15ലും 17ലും ദൈവവും അബ്രാഹവും തമ്മില്‍ ഉടമ്പടി സ്ഥാപിക്കപ്പെട്ടു എന്നു പറയുന്നുണ്ട്. ബെര്‍ഷെബാ എന്ന സ്ഥലത്തിന് ആ പേരു ലഭിച്ചതെങ്ങനെയെന്നുള്ള വിവരണം ഉല്‍പ. 21:22-31 ലും 26:28-33 ലും നാം കാണുന്നുണ്ട്. രണ്ടു രേഖകള്‍ ഒരുമിച്ചു ചേര്‍ത്തതുകൊണ്ടാണ് ഇത്തരം ആവര്‍ത്തനങ്ങള്‍ സംഭവിച്ചതെന്നു വിശദീകരിക്കാനും അങ്ങനെ സാധിച്ചു. ഈ രേഖകളെ ആരാണു യോജിപ്പിച്ചത്? രേഖകള്‍ രണ്ടേയുള്ളോ, അതോ അതില്‍ കൂടുതലുണ്ടാകുമോ? ഇത്തരം ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നു. യാക്കോബിന് ഇസ്രായേല്‍ എന്ന പേരു ലഭിക്കുന്ന രണ്ടുവിവരണങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലുണ്ട് (32:24-30; 35:9-10). രണ്ടിടത്തും ദൈവം 'എലോഹീം' എന്നാണു വിളിക്കപ്പെടുന്നത്. അപ്പോള്‍ ദൈവത്തെ 'എലോഹീം' എന്നു വിളിക്കുന്ന രണ്ടു രേഖകളുണ്ടാകുമോ? (ഒരു രേഖയിലേതാണു ഇവ രണ്ടുമെങ്കില്‍ വെറും ആവര്‍ത്തനമാകുമല്ലോ അത്. ഒരു ഗ്രന്ഥകര്‍ത്താവ് ഒരേ കാര്യം പലതവണ പറയുന്നത് സാമാന്യയുക്തിക്കു നിരക്കുന്നതല്ലല്ലോ.) മുന്‍പറഞ്ഞ ചേദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനുവേണ്ടിയുള്ള അന്വേഷണത്തില്‍ ഒരു പ്രധാന നാഴികക്കല്ലായത് W.M.L. de Wette(1780-1849)യുടെ കണ്ടെത്തലാണ്. പഞ്ചഗ്രന്ഥിയിലെ അവസാനഗ്രന്ഥമായ നിയമാവര്‍ത്തനം ആദ്യനാലു ഗ്രന്ഥങ്ങളില്‍നിന്നു തുലോം വിഭിന്നമാണെന്ന് അദ്ദേഹം കണ്ടെത്തി. നിയമാവര്‍ത്തനത്തിന്‍റെ രചനാശൈലിയും അതിലെ നിയമങ്ങളും അതിന്‍റെ ദേവാലയസംബന്ധിയായ കാഴ്ചപ്പാടുകളും എല്ലാം മറ്റു നാലുഗ്രന്ഥങ്ങളുമായി ഒട്ടുമേ പൊരുത്തപ്പെടുന്നവയല്ല. ഉദാഹരണത്തിന്, ഇസ്രായേല്‍ ജനം രാജാവിനെ ആവശ്യപ്പെടുമ്പോള്‍ സാമുവല്‍ പ്രവാചകന്‍ അങ്ങേയറ്റം വിമുഖത കാട്ടുന്നുണ്ട് (1 സാമുവല്‍ 8:6-21). എന്നാല്‍ ഇസ്രായേലിനെ ഭരിക്കാന്‍വേണ്ടി രാജാവിനെ വാഴിക്കണമെന്നാണ് നിയമാവര്‍ത്തനം 17:14-20ല്‍ പറയുന്നുണ്ട്. മോശയുടെ കാലത്തുള്ളതാണ് നിയമാവര്‍ത്തനപുസ്തകമെങ്കില്‍ സാമുവല്‍ പ്രവാചകന് അത് പരിചിതമാകണമായിരുന്നു. അങ്ങനെയല്ല എന്നു വ്യക്തം. സാമുവല്‍ രാജത്വത്തെ എതിര്‍ക്കുന്നതുകൊണ്ട്, രാജത്വത്തെ അംഗീകരിക്കുന്ന നിയമാവര്‍ത്തനപുസ്തകം എഴുതപ്പെട്ടത് സാമുവലിന്‍റെ കാലത്തിനുശേഷം, രാജാക്കന്മാരുടെ കാലത്താണ് എന്നു യുക്തിഭദ്രമായി അനുമാനിക്കാം. 2രാജാക്കന്മാര്‍ 22ല്‍ ജോസിയാ രാജാവിന് ജറുസലെം ദേവാലയത്തില്‍നിന്ന് ഒരു നിയമഗ്രന്ഥം കിട്ടുന്നതായി പരാമര്‍ശമുണ്ട്. ഇസ്രായേലിലുള്ള എല്ലാ അള്‍ത്താരകളും ആരാധനാകേന്ദ്രങ്ങളും തകര്‍ത്തിട്ട്, ജറുസലെം കേന്ദ്രമാക്കിയുള്ള ആരാധനാരീതി നിര്‍ബന്ധിതമാക്കിയത് ജോസിയാ രാജാവാണ്. നിയമാവര്‍ത്തനപുസ്തകം ജറുസലെം കേന്ദ്രീകൃതമായ ഈ ആരാധനാസങ്കല്പം അതേപടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ വസ്തുതകളുടെയെല്ലാം പിന്‍ബലത്തില്‍, ബി. സി. ഏഴാം നൂറ്റാണ്ടിനൊടുക്കം ഭരിച്ച ജോസിയാ രാജാവിന്‍റെ കാലത്താണ് പഞ്ചഗ്രന്ഥിയിലെ അവസാനപുസ്തകം രചിക്കപ്പെട്ടത് എന്ന് de Wette സമര്‍ത്ഥിച്ചു. ഈ രേഖ D (Deuteronomy) എന്നു പൊതുവെ വിളിക്കപ്പെട്ടു. ദൈവത്തെ യഹോവയെന്നു മാത്രം വിളിച്ച രേഖ J (Jehovah) എന്നറിയപ്പെട്ടു. ദൈവത്തെ എലോഹിം എന്നു മാത്രം വിളിച്ച രേഖ E (Elohim)എന്നും അറിയപ്പെട്ടു. ഈ മൂന്നു രേഖകളുടെ കൂടെ, പുരോഹിത അനുഷ്ഠാനങ്ങളും ബലിയര്‍പ്പണങ്ങളും കേന്ദ്രപ്രമേയമായി വരുന്ന P (Priestly) എന്ന രേഖയും കൂട്ടിവയ്ക്കപ്പെട്ടു. P യുടെ കാഴ്ചപ്പാടില്‍ യഹോവ തന്‍റെ നാമം ആദ്യം വെളിപ്പെടുത്തിയത് മോശയ്ക്കാണ് (പുറപ്പാട് 6:2-3). മോശയ്ക്കു മുമ്പ് മറ്റാര്‍ക്കും ആ നാമത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അപ്പോള്‍ P രേഖ, മോശയ്ക്കു മുമ്പ് ദൈവത്തെ 'എലോഹിം' എന്നും മോശയ്ക്കു ശേഷം ദൈവത്തെ 'യഹോവ' എന്നും വിളിക്കുന്നു. യാക്കോബിന് ഇസ്രായേല്‍ എന്നു പേരു നല്കുന്ന രണ്ടു വിവരണങ്ങളിലും ദൈവം 'എലോഹിം' എന്നു വിളിക്കപ്പെടുന്നതിനുള്ള കാരണം ഇപ്പോള്‍ നമുക്കു വ്യക്തമാണല്ലോ: ഒരു വിവരണം E രേഖയില്‍നിന്നും മറ്റേതു P രേഖയില്‍നിന്നുമാണ്. നാലുരേഖകളില്‍ ഏറ്റവും പുരാതനം J യും E യുമാണെന്നുംD അതിനോടു കൂട്ടിവയ്ക്കപ്പെട്ടുവെന്നും ഏറ്റവും ഒടുക്കമാണ് P ഇവയോടു ചേര്‍ന്നതെന്നും യുക്തിഭദ്രമായി സ്ഥാപിക്കപ്പെട്ടു. പഞ്ചഗ്രന്ഥി എന്നത് ഒരൊറ്റ രചയിതാവിന്‍റെ ഏകശിലാരൂപത്തിലുള്ള ഗ്രന്ഥമല്ലെന്നും പല കാലഘട്ടത്തില്‍ എഴുതപ്പെട്ട J,E,D,P എന്നീ നാലു രേഖകളുടെ സമുച്ചയമാണെന്നും പണ്ഡിതര്‍ക്കിടയില്‍ പൊതുസമ്മതി നേടിയ പരികല്പന പൂര്‍ണമായും വികസിപ്പിച്ചെടുത്തത് ജൂലിയസ് വെല്‍ഹൗസനെന്ന(1844-1915) ജര്‍മന്‍ പണ്ഡിതനാണ്. ഈ നാലുരേഖകളുടെ രചനാകാലത്തെക്കുറിച്ചും ഇവയിലേതാണ് ആദ്യത്തേത്, അവസാനത്തേത് എന്നതിനെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ തുടരുമ്പോഴും പഞ്ചഗ്രന്ഥി ഒന്നിലേറെ രേഖകള്‍ പല കാലത്തു ചേര്‍ന്നുണ്ടായതാണെന്ന കാര്യത്തില്‍ ഇന്ന് യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ടുതന്നെ വെല്‍ഹൗസനെ ആധുനിക ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ പിതാവായി അനേകര്‍ കരുതുന്നു. മ്യൂസിയങ്ങളിലെ പെയിന്‍റിങ്ങുകളില്‍നിന്ന്, ഇരുകൈകളിലും കല്പലകകളില്‍ പത്തുനിയമങ്ങളുമായി മലയിറങ്ങിവരുന്ന ജ്വലിക്കുന്ന നേത്രങ്ങളും നീണ്ട നരച്ച താടിയുമുള്ള മോശ ഇന്നും മനസ്സില്‍ ജ്വലിച്ചുനില്ക്കുന്നു. അതിന്‍റെ സ്ഥാനത്താണ് പലകാലങ്ങളില്‍നിന്നു വന്ന, വിരുദ്ധ അഭിപ്രായങ്ങളുള്ള, മുഖമില്ലാത്ത J,E,D,P എന്നീ നാലു ഗ്രന്ഥകര്‍ത്താക്കള്‍ പ്രതിഷ്ഠിക്കപ്പെട്ടത്! ബൈബിളില്‍ സാഹിത്യത്തിന്‍റെ സ്വാധീനം മുന്‍പറഞ്ഞ കാര്യങ്ങളോടു ചേര്‍ത്ത് മറ്റു രണ്ടു വസ്തുതകള്‍ കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ആദ്യത്തേത് ഇതാണ്: ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കവിതാവിഭാഗത്തില്‍ പ്രൊഫസറായി ജോലിടെയുത്തതിനുശേഷം അതു രാജിവെച്ച് ആംഗ്ലിക്കന്‍ സഭയില്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് ലണ്ടനിലെ ബിഷപ്പായി പ്രവര്‍ത്തിക്കുകയും ചെയ്ത Robert Lowth 1752ല്‍ ഒരു പുസ്തകമെഴുതി: "Lectures on the Sacred Poetry of the Hebrews'' ബൈബിളിലെ പാട്ടുകളും പ്രാര്‍ത്ഥനകളും ഒക്കെ ഹീബ്രുകവിതയിലെ പ്രാസവും മറ്റു കവിതാനിയമങ്ങളും അനുസരിച്ചാണെന്ന് ആ ഗ്രന്ഥം സ്ഥാപിച്ചു. അപ്പോള്‍ ഒരു കവിത വായിച്ചു മനസ്സിലാക്കുന്ന രീതികള്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ ഗ്രഹിക്കാന്‍ ആവശ്യമാണെന്നു വരുന്നു. ബൈബിളില്‍ ചേര്‍ത്തുവയ്ക്കപ്പെട്ട സ്വരാക്ഷരങ്ങള്‍ നാം പരിഗണിക്കുന്ന രണ്ടാമത്തെ വസ്തുത, ആദ്യകാല ഹെബ്രായരേഖകളില്‍ വ്യഞ്ജനാക്ഷരങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നതാണ്. സ്വരാക്ഷരങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുശേഷം ചേര്‍ക്കപ്പെട്ടതാണ്. 'കതക' എന്നെഴുതപ്പെട്ടത് 'കതക്' എന്നോ 'കൊതുക്' എന്നോ വായിക്കാമല്ലോ. 'പമ്പ' എന്നെഴുതപ്പെട്ടത് 'പമ്പ' എന്ന പുഴയോ 'പാമ്പ്' എന്ന ജീവിയോ, 'പമ്പ്' എന്ന ഉപകരണമോ ആകാമല്ലോ. ഇതേ പ്രശ്നം ഹെബ്രായ ഭാഷയിലുമുണ്ട്. 'സാഫര്‍' എന്നാല്‍ 'അവന്‍ എഴുതി' എന്നര്‍ത്ഥം; 'സോഫേര്‍' എന്നാല്‍ എഴുത്തുകാരന്‍, സെക്രട്ടറി എന്നൊക്കെയര്‍ത്ഥം; 'സേഫെര്‍' എന്നാല്‍ രേഖ; സഫാര്‍ എന്നാല്‍ സെന്‍സസ് എന്നിങ്ങനെ പോകുന്നു വാക്കുകളും അര്‍ത്ഥങ്ങളും. മറ്റൊരു കാര്യം, അക്കാലത്ത് കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളുപയോഗിച്ചിരുന്നില്ല. അക്ഷരങ്ങള്‍ക്കിടയില്‍ ഇടമൊട്ടുമില്ലാതെ തുടര്‍ച്ചയായി എഴുതപ്പെട്ടുപോന്നു. (മണ്‍കല കഷണങ്ങള്‍, പാറകള്‍, തുകലുകള്‍ തുടങ്ങിയ എഴുതാനുപയോഗിച്ചവയുടെ ദൗര്‍ലഭ്യം മൂലമാകാം ഇത്.) ഇവയ്ക്ക് ചിഹ്നങ്ങളും സ്വരാക്ഷരങ്ങളും നില്കപ്പെട്ടത് എ.ഡി. പത്താം നൂറ്റാണ്ടിനോട് അടുത്താണ് ('മസോറെറ്റിക് രേഖ' എന്ന് ഇതറിയപ്പെടുന്നു). ഇതില്‍നിന്നു വ്യക്തമാകുന്നത്, ആദ്യകാല രേഖകളുടെ രചനയ്ക്കു നൂറ്റാണ്ടുകള്‍ ശേഷമാണ് ചില യഹൂദ പണ്ഡിതര്‍ അവരുടെ നിഗമനങ്ങളനുസരിച്ച് ഇന്നത്തെ ബൈബിള്‍ രചിച്ചത് എന്നാണല്ലോ. നാം ഇന്നു വായിക്കുന്ന ദൈവവചനത്തിലെല്ലാം പിന്നില്‍ മനുഷ്യന്‍റെ യുക്തിയും നിഗമനങ്ങളും വ്യാകരണവും എല്ലാമുണ്ടെന്നു സാരം. ഉപസംഹാരം ബൈബിളിനെ സംബന്ധിച്ചു നാം പുലര്‍ത്തുന്ന ചില അടിസ്ഥാനധാരണകളെക്കുറിച്ച് കഴിഞ്ഞലക്കം പരമാര്‍ശിച്ചിരുന്നല്ലോ. നാം ഇതുവരെ പരിഗണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ പ്രസ്തുത ധാരണകളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ബൈബിള്‍ ദൈവനിവേശിതമാണ് എന്നതുകൊണ്ട് ദൈവം നേരിട്ടെഴുതിയെന്നോ, നേരിട്ട് അരുള്‍ചെയ്തെന്നോ കരുതാനാവില്ല എന്നതു മുന്‍പറഞ്ഞ കാരണങ്ങള്‍കൊണ്ട് സുവിദിതമാണല്ലോ. മനുഷ്യവ്യക്തികളുടെ പങ്ക് ബൈബിളിന്‍റെ രചനയില്‍ സുവ്യക്തമാണ്. അതുകൊണ്ടുതന്നെ അവയ്ക്കിടയില്‍ വൈരുദ്ധ്യങ്ങള്‍ സ്വാഭാവികവുമാണ്. മനുഷ്യനെ ദൈവം ആറാം ദിവസം സൃഷ്ടിച്ചുവെന്ന് ഉല്‍പത്തി 1:27ല്‍ പറയുമ്പോള്‍ ഒന്നാം ദിവസമാണ് അവനെ സൃഷ്ടിച്ചതെന്ന് ഉല്‍പത്തി 2:5-7ല്‍ പറയുന്നു. ഒരേ സമയത്ത് പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടുവെന്ന് ഉല്‍പത്തി ഒന്നാം അധ്യായം പഠിപ്പിക്കുമ്പോള്‍ പുരുഷനും സ്ത്രീയും പല സമയത്താണ് ഉല്‍പത്തി രണ്ടാം അധ്യായത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ പല കാലത്ത് എഴുതപ്പെട്ട രേഖകള്‍ ചേര്‍ത്തുവച്ചതുകൊണ്ടു സംഭവിച്ചതാണ്. വ്യത്യസ്ത രേഖകളില്‍ കാണുന്ന നിയമങ്ങള്‍ തമ്മിലും പൊരുത്തക്കേടുകളുണ്ട്. അപ്പോള്‍ സാബത്തു ലംഘിക്കുന്നവന്‍ കൊല്ലപ്പെടണം എന്നതിനെ ചിരകാലത്തേയ്ക്കുള്ള നിയമമായി വ്യാഖ്യാനിക്കാനാകില്ലല്ലോ. ബൈബിളില്‍ രേഖപ്പെടുത്തിയതെല്ലാം മനുഷ്യന്‍റെ വ്യാകരണവും യുക്തിയും സാഹിത്യസങ്കല്പങ്ങളുമെല്ലാം അനുസരിച്ച്, പല കാലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നവയാണ്. ഇവയെയെല്ലാം ഗൗരവമായി കണക്കിലെടുക്കുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണ് ബൈബിളിലെ അര്‍ത്ഥങ്ങള്‍. മോശയ്ക്കു യഹോവ നല്കിയതും തുടര്‍ന്ന് അതിന്‍റെ നിഗൂഢാര്‍ത്ഥം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും അങ്ങനെ ചിലര്‍ക്കു മാത്രം വ്യാഖ്യാനിക്കാവുന്നതുമാണ് പഞ്ചഗ്രന്ഥി എന്ന ധാരണ ചരിത്രപരമായി വിലയിരുത്തുമ്പോള്‍ നിലനില്ക്കുന്നതല്ല എന്നു നാം കണ്ടുവല്ലോ. പല നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍, തനതായ അറിവുകളും ദൈവദര്‍ശനവും ഉപയോഗിച്ച് രേഖപ്പെടുത്തിയവയാണ് ബൈബിളിലെ എല്ലാ പുസ്തകങ്ങളും. ഏതൊരു ബൈബിള്‍ വ്യാഖ്യാനവും ബൈബിളിന്‍റെ ഈ പിന്നാമ്പുറ ചരിത്രത്തോട് വിശ്വസ്തത പുലര്‍ത്തേണ്ടതുണ്ട്. കഴിഞ്ഞ ലക്കം നാം കണ്ട ചാള്‍സ് അഗസ്റ്റസ് ബ്രിഗ്സ് ശിക്ഷിക്കപ്പെട്ടത് ബൈബിളിനെ ചരിത്രപരമായി കണ്ടതുകൊണ്ടാണ്. ബൈബിളിന്‍റെ ചരിത്രത്തെ വിശകലനത്തിനു വിധേയമാക്കി സ്പിനോസ ഗ്രന്ഥം രചിച്ചപ്പോള്‍ ചിലര്‍ അതിനെ വിളിച്ചത് 'പൈശാചികം,' 'നിരീശ്വരവാദപരം,' 'വിധ്വംസകം,' 'വിനാശകരം,' 'ദൈവദൂഷണം' എന്നൊക്കെയാണ്. ഇത്തരം ആരോപണങ്ങളില്‍ മനസ്സു മടുക്കാതെ ചിലര്‍ ഗൗരവമായ അന്വേഷണങ്ങളില്‍ ഇന്നും മുഴുകുന്നു എന്നതാണു പ്രത്യാശയ്ക്കു വക നല്കുന്നത്. ബൈബിള്‍ സംബന്ധിയായ എല്ലാ അന്വേഷണങ്ങളെയും എതിര്‍ക്കുന്നവര്‍ ബൈബിള്‍ രൂപപ്പെട്ടുവന്ന ചരിത്രത്തോട് ഒട്ടുമേ വിശ്വസ്തത പുലര്‍ത്തുന്നില്ല എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] കുന്നംകുളം: കുറുക്കന്‍പാറയില്‍ കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പന്‍ ധ്രുവന്റെ ജഡം സംസ്‌കരിച്ചു. 12 മണിക്കൂറിലെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ ജഡം കരയ്ക്ക് കയറ്റാനായത്. തുടര്‍ന്ന് ലോറിയില്‍ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. കോന്നിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ജഡം വിദഗ്ധപരിശോധന നടത്തിയതിനുശേഷം സംസ്‌കരിച്ചു. കിഴൂര്‍ സ്വദേശി വലിയപുരയ്ക്കല്‍ അഭീഷിന്റെ ഉടമസ്ഥതയിലുള്ള ധ്രുവന്‍ എന്ന ആനയാണ് വിരണ്ടോടി കുറുക്കന്‍പാറയിലെ കിണറ്റില്‍ വീണ് ചരിഞ്ഞത്. വീഴ്ചയില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആനയുടെ വലതുഭാഗത്തെ കൊമ്പ് വീഴ്ചയില്‍ ഒടിഞ്ഞുവീണു. ബുധനാഴ്ച രാവിലെ ആറോടെ കൊമ്പ് കിണറ്റില്‍നിന്ന് ലഭിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രിയിലെ റേഞ്ച് ഓഫീസര്‍ കെ.കെ. ഷാജികുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതേസമയം ക്രെയിനും എത്തിച്ചിരുന്നു. കിണറ്റിലെ വെള്ളം വറ്റിക്കാന്‍ മോട്ടോറും ജനറേറ്ററും കൊണ്ടുവന്നു. ആനയുടെ കൊമ്പിനുള്ളിലും കഴുത്തിനുള്ളിലും ബെല്‍റ്റിട്ടാണ് കിണറ്റില്‍നിന്ന് പൊക്കിയെടുത്തത്. എലിഫന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തകരും മറ്റ് ആനകളുടെ പാപ്പാന്മാരും സഹായികളായി. വനപാലകരായ മാത്യു ജോണ്‍, യു. സജീവ്കുമാര്‍, കെ.പി. വേലായുധന്‍, അഗ്നിശമനസേനയിലെ ലീഡിങ് ഫയര്‍മാന്‍ രതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ട്രൈലർ ഇറങ്ങിയപ്പോഴേ മലയാളികൾ ഏറെ ട്രോളിയ സിനിമ… മ്മടെ പുലികുട്ടികൾ ചെയ്തതിന്റെ ഏഴ് അയൽവക്കത്ത് എത്തില്ലാ എന്നും മറ്റും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന സിനിമ… നീണ്ട കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിൽ എത്തി..മലയാളത്തിലെ പോലെ രാത്രിയിലെ ചെക്കിങ്ങിൽ തന്നെ തുടങ്ങുന്ന സിനിമയിൽ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ ബിജു മേനോൻ വേഷം ചെയ്യുന്ന പവൻ കല്യാൺ സ്പോട്ടിൽ ഇല്ല, വിളിച്ചു വരുത്തുകയാണ് അങ്ങനെ ഒരു ഹീറോ എൻട്രി.. പിന്നെ കഥ മുന്നോട്ട് പോകുമ്പോൾ ജെസിബിക്ക് പകരം ബോംബ് ആണ് വീട് തകർക്കാൻ ഉപയോഗിക്കുന്നത്… ഇടയ്ക്കിടെ ഓരോ പാട്ടും ഡാൻസും .. ബിജു മേനോന്റെ ഭാര്യയായ ആദിവാസി സ്ത്രീ ആയി നിത്യാമേനോനാണ് എന്നാൽ മലയാളത്തിലെ പോലെ അല്ല അൽപ്പം മോഡേൺ ആണ്. കോശിയുടെ ഭാര്യയായി സംയുക്ത മേനോനും എന്നാൽ കുട്ടികൾ ഇല്ല പകരം ഗർഭിണിയാണ് എന്ന വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്. മുണ്ടൂർ മാടനും ഞെരിക്കലും എല്ലാം തെലുങ്കിൽ മാറ്റി അവതരിപ്പിച്ചിരിക്കുന്നു..ബിജു മേനോന്റെ പോലെ ഗൗരവക്കാരനല്ല ഭീമല.. ഒരു സൗമന്യായ പോലീസുകാരൻ..റാണാ ദഗുപതിയുടെ ഡാനിയലും മോശമായിട്ടില്ല ഏറെക്കുറെ പൃത്വിയുമായി സാമ്യം തോന്നിപോയി.മലയാളത്തിനേക്കാൾ നായികമാർക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.. കൂടുതൽ സീനുകളിൽ അവരുണ്ട്.. കോശിയുടെ ഡ്രൈവർക്കും അപ്പനായ രഞ്ജിത്തിനും കൊടുത്ത പ്രാമുഖ്യം തെലുങ്കിൽ ഇല്ലാ എന്ന് തോന്നി… ഒരു പക്ഷേ മലയാളത്തിലെ അവരുടെ പെർഫോമൻസ് നമ്മൾക്ക് കൂടുതൽ ഇഷ്ടപെട്ടത് കൊണ്ടാകാം. ക്ലൈമാക്സ് മലയാളത്തിലെ അല്ല…നമ്മൾ ഒരിക്കലും കരുതാത്ത ക്ലൈമാക്സ് ആണ് ഭീമല നായകിന്റെ….രണ്ടിന്റേം ഇതിവൃത്തം ഒന്നാണെങ്കിലും അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്.. തെലുങ്കരുടെ എന്ന് വേണ്ട ഓരോ ഭാഷക്കാരുടെയും അഭിരുചികൾ വ്യത്യസ്തമാണല്ലോ അവർ അവർക്ക് വിജയിക്കുമെന്ന രീതിയിൽ ആ പ്രതീക്ഷയിൽ സിനിമകളിൽ മാറ്റങ്ങൾ വരുത്തും… മലയാളം മറ്റു ഭാഷയിലേക്ക് പോകുമ്പോഴെല്ലാം ഇത് പോലത്തെ പല വ്യത്യാസവും നമ്മൾ കണ്ടിട്ടുണ്ട്… കിരീടവും ഗോഡ് ഫാദറും മണിച്ചിത്രത്താഴുമെല്ലാം മറ്റു ഭാഷകളിൽ വന്നപ്പോൾ നമ്മൾക്ക് ഉൾക്കൊള്ളാനായില്ല അന്ന് ഇന്നത്തെ പോലെ ട്രോളുകളും സോഷ്യൽ മീഡിയയും സജീവമല്ലാത്തതിനാൽ ആ മാറ്റങ്ങളൊന്നും നമ്മളെ ബാധിച്ചില്ല…. ഇവിടെയും കണ്ണടച്ചേ മതിയാകൂ… കാരണം ഇത് ആ ഭാഷക്കാർക്ക് വേണ്ടി മാത്രമുള്ള സിനിമയാണ് അവർക്ക് ഇങ്ങനെയൊക്കെ എടുത്താലേ ആള് കയറൂ പടം വിജയിക്കുകയുള്ളു…ഒരു മലയാളം സിനിമ അങ്ങിനെ തന്നെ തെലുങ്കിൽ എടുത്താൽ വിജയിക്കില്ലെന്ന് അവർക്കറിയാം. തെലുങ്ക് ഭാഷ മനസിലാക്കാവുന്നവർക്ക് ഇഷ്ടപെടും… എന്തായാലും ഭീമല നായക് അവിടെ സൂപ്പർ ഹിറ്റാണ്. PrevPrevious Articleപുത്തഞ്ചേരി പാട്ടിലെ സങ്കടങ്ങൾ Next‘എന്നും എന്നിൽ’ ആസ്വാദകരിലേക്കു പെയ്തിറങ്ങുന്ന പ്രണയമഴNext LATEST ആകർഷകമായ ചിരിയും സൗന്ദര്യവും രാജ്‌കുമാർ സേതുപതിയെ അക്കാലത്തെ റൊമാന്റിക് നായകന്മാരിൽ പ്രശസ്തനാക്കി Vineetha Sekhar : 80 – കളിൽ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിരുന്ന താനതില്‍ പെട്ടു പോയതാണെന്ന് സലിംകുമാർ ഷക്കീലയെ നായികയാക്കി ആർ ജെ പ്രസാദ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട് വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.
Idukki: A view of the Idukki Dam as water level continued to rise in the reservoir in Iduki dam area of Kerala on Friday, August 10, 2018. A red alert was issued for Idukki and its adjoining districts in view of the possibility of release of more water from the Idukki reservoir. (PTI Photo)(PTI8_10_2018_000227B) ജയപ്രകാശ് കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. • വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്. • അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ മാത്രം പ്രവർത്തിക്കാവുന്നതും‌, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണ്. • ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. • വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല. • മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഇടുക്കി ജില്ലയിലേക്കും, പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. • പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടായിരിക്കുന്നതല്ല. • ആവശ്യ ഭക്ഷ്യ വസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. • ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവൃത്തികള്‍ എന്നിവ നിര്‍ത്തി വയ്ക്കേണ്ടതാണ്. • കൊവിഡ് – 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല
‘വംശവെറിക്കെതിരെ പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യ’; ബ്രിട്ടണിലെ വംശവെറിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി ബ്രിട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്ന വംശവെറിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ... ‘കശ്മീരിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പാകിസ്ഥാന്റെ 70 വര്‍ഷത്തെ ആസൂത്രണം തകരും’; തുറന്നടിച്ച് എസ്.ജയ്ശങ്കര്‍ ജമ്മുകശ്മീരില്‍ കേന്ദ്രസർക്കാർ വികസന പ്രവര്‍ത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞാല്‍ കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ കശ്മീരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും നിഷ്ഫലമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. വാഷിംഗ്ടണിലുള്ള സെന്റർ ... Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
എന്റെ പേര് ശോഭ, ഞാൻ തമിഴ്‌നാട്ടിൽ ഗവണ്മെന്റ് സ്‌കൂൾ അധ്യാപികയാണ്. എനിക്ക് ഒരിക്കൽ ട്രാൻസ്ഫർ ലഭിച്ചപ്പോൾ ഉണ്ടായ അനുഭവമാണിത്. തമിഴ്‌നാട്ടിലെ മലയാളികൾ മാത്രം താമസിക്കുന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്കായിരുന്നു എനിക്ക് ട്രാൻസ്ഫർ. ഗ്രാമം എന്നൊക്കെ പറഞ്ഞാൽ പോരാ, ശരിക്കും ഒരു പട്ടിക്കാട്. ഇന്നും പുരോഗതി എന്നത് എന്തെന്നറിയാത്ത പ്രാചീനമായ നാട്ടു നിയമങ്ങൾ മാത്രം നിലവിലുള്ള ഗ്രാമം. അങ്ങോട്ടുള്ള യാത്രയിൽ ഞാൻ ആ ഗ്രാമത്തിന്റെ ഭൂമി ശാസ്ത്രം ഏകദേശം മനസ്സിലാക്കി. ആഴ്ചയിൽ ഒരിക്കൽ പച്ചക്കറി വിൽക്കാൻ 80 കിലോമീറ്റർ അകലെയുള്ള ചെറുപട്ടണത്തിലേക്ക് പോകുന്ന ലോറിയാണ് ആ നാട്ടിൽ നിന്ന് പുറത്ത് കടക്കാൻ ഉള്ള ഏക ആശ്രയം. അവിടുത്തെ പ്രമാണിയായ ഒരു നായരുടെയാണ്‌ ലോറി. ആ ചെറുപട്ടണത്തിൽ ഏകദേശം മൂന്ന് മണിക്കൂറായി പച്ചക്കറി ലോറിക്ക് കാത്തു നിൽക്കുന്നു. എനിക്ക് ട്രാൻസ്ഫർ കിട്ടിയ സ്‌കൂൾ സർക്കാരിന് പോലും വേണ്ടാത്ത ഒരു സർക്കാർ സ്‌കൂളാണ്. സ്‌കൂൾ തമിഴ്‌നാട് സർക്കാരിന്റേത് ആണെങ്കിലും അവിടെ മലയാളവും പഠിപ്പിക്കാറുണ്ട്. നിലവിൽ മൂന്ന് ക്ലാസ്സുകളെ നില നിൽക്കുന്നുള്ളൂ. ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലുമായി 17 കുട്ടികളെ പഠിക്കുന്നു. ആ ഗ്രാമത്തിൽ വിദ്യാഭ്യാസമുള്ളവർ വളരെ കുറവാണ്. പക്ഷേ ഇന്നും ആ സ്‌കൂൾ അവിടെ നിലനിൽക്കുന്നതു മറ്റു ചില താൽപര്യങ്ങളാലാണെന്ന് എനിക്ക് ബോധ്യമായി. അവിടെ ആകെയുള്ളത് ഞാനടക്കം മൂന്ന് ടീച്ചർമാരാണ്. ഇപ്പോൾ അവിടെയുള്ള ടീച്ചർമാരെല്ലാം മലയാളികൾ ആണ്. സുധ ടീച്ചറും സൂസി ടീച്ചറും . എന്റെ വീട്ടിൽ ഞാനും അമ്മായി അച്ഛനും ഭർത്താവിന്റെ അനിയന്റെ ഭാര്യയുമാണ് ഉള്ളത്. അവർ പണ്ടേ തമിഴ്‌നാട്ടിൽ സെറ്റിൽഡ് ആണ്. എന്റെ ഭർത്താവ് ഒരു കൊല്ലം മുൻപാണ് മരണപ്പെട്ടത്. ഭർത്താവിന്റെ അനിയൻ ഗൾഫിലാണ്. ഭർത്താവിന്റെ അമ്മ ഞങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ മരിച്ചു. അമ്മായി അച്ഛൻ ആളൊരു കാമവെറിയനാണ്. എന്റെ ഭർത്താവ് മരിച്ചത് മുതൽ അയാൾ എന്നെ കളിക്കാൻ ശ്രമിക്കുന്നു. പക്ഷെ ഞാൻ ഇന്നുവരെ പിടികൊടുത്തിട്ടില്ല. എന്റെ അമ്മയും അച്ഛനും മരിച്ച് പോയത് കൊണ്ടും തമിഴ്‌നാട് സർക്കാരിന്റെ ജോലിയുള്ളത് കൊണ്ടും കേരളത്തിലേക്ക് പോകുക എന്നത് അസാധ്യമാണ്. ഭർത്താവിന്റെ അനിയന്റെ ഭാര്യ അവൻ പോയതിന്റെ പിറ്റേ ആഴ്ച്ച തന്നെ അമ്മായിയപ്പന് കൊടുപ്പ് തുടങ്ങി. ഒരു വർഷമായി ഞാൻ അമ്മായി അച്ഛന്റെ കൈകളിൽ നിന്ന് വഴുതി മാറുന്നു. എന്നെ പ്രലോഭിപ്പിക്കാൻ വേണ്ടി അമ്മായി അച്ഛനും നാത്തൂനും എന്റെ മുൻപിൽ നിന്ന് പരസ്യമായി കളിക്കാനും എന്നെ നോക്കി ഞാൻ കാൺകെ വാണം അടിക്കാനും തുടങ്ങി. ഇതിന്റെ ഇടയിലെല്ലാം ആകെയുള്ള ആശ്വാസം ഈ ടീച്ചർ ജോലിയാണ്. അങ്ങനെ സഹികെട്ടിരിക്കുമ്പോഴാണ് ദൈവം കൊണ്ടു വന്ന പോലെ ഒരു ട്രാൻസ്ഫർ. ഞാൻ ആ ചെറുപട്ടണത്തിലെ ലോറി സ്റ്റാൻഡിൽ കാത്ത് നിൽക്കാൻ തുടങ്ങിയിട്ടു നേരം കുറെയായിരുന്നു. വെളുത്ത കോട്ടൻ സാരിയാണ് ഉടുത്തത്. വെളുത്ത ശരീരമാണ് എന്റേത്. കൂർത്ത മുലകൾ, പുറത്തേക്കുന്തിയ ചന്തി, തെലുങ്കു നടിമാർ തോറ്റ് പോകുന്ന പൊക്കിൾ കോടി, ആലില പോലെയുള്ള വയർ, ചുവന്ന ചുണ്ടുകൾ, ഗോലി പോലുള്ള കണ്ണുകൾ. അമ്മായി അച്ഛനെ കുറ്റം പറയാൻ പറ്റില്ല, ആരും കണ്ടാലും ഒന്ന് കളിക്കാൻ ശ്രമിച്ച് നോക്കും. അമ്മായി അച്ഛനെ വിശ്വസിച്ച് കൂടെ കൂട്ടാൻ കൊള്ളാത്തത് കൊണ്ട് ഞാൻ ഒറ്റയ്ക്കാണ് ബാഗുമെടുത്ത് യാത്ര തുടങ്ങിയത്. നാലു മണിക്കൂർ ബസ് യാത്രക്കൊടുവിലാണ് ഞാൻ ആ ചെറു പട്ടണത്തിൽ എത്തിയത്. വീട്ടിൽ നിന്ന് പുലർച്ചെ പുറപെട്ടതാണ്. ഇപ്പോൾ ഏതാണ്ട് ഉച്ച 12 മണിയോടടുക്കുന്നു. ആ പട്ടണം യഥാർത്തിൽ ഒരു മാർക്കറ്റ് മാത്രമാണ് അവിടെ ദൂരേ ഗ്രാമങ്ങളിൽ നിന്നുകൊണ്ട് വരുന്ന അരിയും പച്ചക്കറിയും ശേഖരിച്ച് വെക്കുന്ന ഒരു മാർക്കറ്റ്. അവിടെയാണെങ്കിൽ ഒന്ന് മൂത്രമൊഴിക്കാൻ പോലുമുള്ള സൗകര്യം ഇല്ല. എനിക്ക് നന്നായി മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു. മൂത്രമൊഴിക്കാൻ വേണ്ടി ഞാൻ ഒരു ഹോട്ടൽ നോക്കി നടന്നു. പക്ഷെ അവിടെ തട്ടുകടകൾ മാത്രമേ ഉണ്ടായിരുന്നു. മാർക്കറ്റിന്റെ അറ്റാത്തയി പഴയ ഒരു മൂത്രപ്പുരയുണ്ട്. ഞാൻ കതക് തുറന്നു. ആകെ വൃത്തികേടാണ് അതിനകം. നിറയെ സിഗരറ്റ് കുറ്റികൾ, പലരും വാണമടിച്ചതിന്റെ ശുക്ല തുള്ളികൾ, മൂത്രത്തിന്റെ രൂക്ഷ ഗന്ധം. ഞാൻ അറിയാതെ തന്നെ മൂക്ക് പൊത്തിപ്പോയി. ഞാൻ അവിടെ മൂത്രമൊഴിക്കാതെ നടന്നു. മാർക്കറ്റിന്റെ ഒടുവിലായി ഒരു പണി പാതിയായ ഒരു കെട്ടിടം ഞാൻ കണ്ടു. ഞാനത് ലക്ഷ്യം വെച്ച് നടന്നു. അവിടെ ആരുമില്ല. ഞാൻ സാരിയും പാവാടയും പൊക്കി ഷഡി ഊരാൻ തുടങ്ങിയ നേരം ആരൊക്കെയോ സാംസാരിച്ച് നടന്ന് വരുന്നത് കേട്ടു. “ശോ നാശം”, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സാരി താഴ്ത്തി മൂത്രമൊഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഞാൻ ലോറി സ്റ്റാന്റിലേക്ക് നടന്നു. അവിടെ ഒരു ലോറി വന്ന് കിടപ്പുണ്ട്. ഞാൻ അതിനരികിൽ നിന്നായാളോട് കാര്യങ്ങൾ തിരക്കി. എനിക്ക് പോകാനുള്ള ലോറിയാണ് അത്. അവിടെ കണ്ടയാൾ അതിന്റെ ഡ്രൈവർ ആണ്. എന്നോട് ലോറിയിൽ കയറികൊള്ളാൻ അയാൾ പറഞ്ഞു. ഞാൻ ബാഗും എടുത്ത് ലോറിയിൽ കയറി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവർ വന്ന് ലോറി സ്റ്റാർട്ട് ചെയ്തു. കൃത്യം 12.30. ആ ലോറിയിൽ ഞാനും അയാളും മാത്രേ ഉണ്ടായുരുന്നുള്ളൂ. ലോറി ഏതാണ്ട് ഒരു കിലോ മീറ്റർ ടാർ ചെയ്ത റോഡിലൂടെ മുൻപോട്ട് പോയി. പിന്നീട് കല്ലു പാകിയ റോഡിലേക്ക് കടന്നു. ലോറി നന്നായി കുലുങ്ങിയാണ് ഇപ്പോൾ മുൻപോട്ട് പോകുന്നത്. എനിക്ക് മൂത്രശങ്ക കൂടി കൂടി വന്നു. ലോറി ഡ്രൈവർ ആ സമയം കൊണ്ട് എന്റെ പേരും മറ്റു വിവരങ്ങളും എല്ലാം അന്വേഷിച്ച് അറിഞ്ഞു. അയാൾ നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെടുന്നത്. എന്റെ മുഖഭാവത്തിൽ വന്ന മാറ്റം കണ്ട് അയാൾ എന്നോട് ചോദിച്ചു, “എന്തു പറ്റി ടീച്ചറെ? എന്തോ പ്രയാസമുള്ളത് പോലെ”. “ഏയ് ഒന്നുമില്ല”, ഞാൻ പറഞ്ഞു. “എന്തോ ഉണ്ട്. എന്തായലും എന്നോട് പറഞ്ഞോ, വേറെ ആരും അറിയില്ല”, അയാൾ പറഞ്ഞു. ഞാൻ മടിച്ച് മടിച്ച് കാര്യം പറഞ്ഞു, “അത് പിന്നെ, എനിക്ക് ഒന്ന് മൂത്രമൊഴിക്കാൻ എവിടേലും വണ്ടി നിർത്തിയാൽ നന്നായേനെ”. “ഓഹ്, അത്രേ ഉള്ളോ. ഞാൻ കരുതി വേറെ വല്ല ആനക്കര്യോം ആയിരിക്കും എന്നു. ഈ പടത്തിനപ്പുറം ഒരു തെങ്ങിൻ തോപ്പുണ്ട്, അവിടെ നിർത്തി തരാം”, അയാൾ മറുപടി പറഞ്ഞു. വണ്ടി കുറച്ച് മുൻപോട്ട് പോയി ഒരു തെങ്ങിൻ തോപ്പിന്റെ നടുവിലായി വണ്ടി നിറുത്തി. “ഇവിടെ കാര്യം സാധിക്കാം, ഇറങ്ങിക്കോ”, ഇതും പറഞ്ഞ് അയാൾ ഇറങ്ങി. അയാൾ ലോറിക്കരികിൽ നിന്ന് മൂത്രമൊഴിച്ചു. അയാളുടെ വലിയ കരിംകുണ്ണ എന്നെ കാണിച്ചു കൊണ്ടാണ് അയാൾ നീട്ടി പെടുക്കുന്നത്. പക്ഷെ അവിടെ ഇറങ്ങി തുറസ്സായ സ്ഥലത്ത് കാര്യം സാധിക്കാൻ എനിക്ക് തോന്നിയില്ല. സൗഹൃദത്തോടെയാണ് അയാൾ പെരുമാറുന്നത് എങ്കിലും എനിക്ക് എന്തോ പേടി തോന്നി അവിടെയിറങ്ങാൻ. അയാൾ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാൻ ആലോചിച്ച് കൂട്ടി. അയാൾ മൂത്രമൊഴിച്ചതിനു ശേഷം എന്നോട് വന്ന് ചോദിച്ചു, “എന്താ ടീച്ചറെ, പെടുക്കുന്നില്ലേ?” ഞാൻ ഒന്നുമറിയാത്ത പോലെ, “വേണ്ട, ഇപ്പോൾ മുട്ടുന്നില്ല” എന്ന് പറഞ്ഞു. അയാൾ വണ്ടിയെടുത്തു. ഏതാണ്ട് മൂന്നേ മുക്കാൽ ആയപ്പോൾ ഒരു പാടത്തിൻറെ അരികിൽ അയാൾ വണ്ടി നിർത്തി. “ടീച്ചർ ഇവിടെ ഇറങ്ങിക്കൊ, പാടത്തിനപ്പുറത് ദാ ആ കാണുന്നതാണ് സ്‌കൂൾ, ഇപ്പോൾ അവിടെ സുധ ടീച്ചർ ഉണ്ടാകും”, അയാൾ ഒരു ഓല മഞ്ഞകെട്ടിടം ചൂണ്ടി കാണിച്ച് പറഞ്ഞു. ഞാൻ പെട്ടിയുമെടുത്ത് ഇറങ്ങി നടക്കാൻ തുടങ്ങി. മൂത്രം പിടിച്ചുവെച്ചത് കൊണ്ട് അടിവയറ്റിൽ നിന്നും വേദനിക്കാൻ തുടങ്ങിയിരുന്നു. ഞാൻ എങ്ങനെയൊക്കെയോ നടന്ന് നടന്ന് സ്‌കൂളിന്റെ ഷെഡിനടുത്ത് എത്തി. ഒരു പയ്യൻ ആ ഷെഡിൽ നിന്നും ഇറങ്ങി വരുന്നുണ്ട്. പുറകെ സാരി നേരെയാക്കി തുപ്പികൊണ്ട് സുധ ടീച്ചർ പുറകെ വരുന്നുണ്ട്. സുധ ടീച്ചർക്ക് ഏതാണ്ട് 40 വയസ്സ് പ്രായം കാണും. വെളുത്ത ശരീരം, 5 അടി ഉയരം. നല്ല ചക്ക മുലകൾ, ഒരു 38 എങ്കിലും കാണും. അതിനൊത്ത ചന്തിയും. ചെറിയ കുട വയറൂം. സാരിയാണ് വേഷം. ഞാൻ ടീച്ചറെ കണ്ട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു. ടീച്ചർ എന്നെ ഓഫീസിലേക്ക് ക്ഷണിച്ചു. അവിടെ അടച്ചുറപ്പുള്ള ഏക മുറി അതാണ്. അതിനകത് മൂന്ന് മേശയും ഓരോന്നിനും ഓരോ ഫൈബർ കസേരയും വീതമുണ്ട്. ടീച്ചർ ഒരു കസേരയിൽ ഇരുന്നു. “ഇതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നത് ഒരു തമിഴത്തി ടീച്ചർ ആയിരുന്നു. അവർ ജോലി റീസൈൻ ചെയ്ത ഒഴിവിലേക്കാണ് ടീച്ചറിന്റെ നിയമനം”, സുധ ടീച്ചർ പറഞ്ഞു. എന്റെ മൂത്രസഞ്ചി നിറഞ്ഞ് പൊട്ടറായിരുന്നു. സുധ ടീച്ചർ ഒരു സ്ത്രീയായത് കൊണ്ട് ഞാൻ നിയമന കാര്യങ്ങളെ കുറച്ച് സംസാരിക്കുന്നതിനു മുൻപ് കക്കൂസിനെപ്പറ്റി ചോദിച്ചു. “ടീച്ചറെ, കുറെ ദൂരം യാത്ര ചെയ്തത് വന്നത് കൊണ്ട് വല്ലാത്ത മൂത്രശങ്ക. ഇവിടുത്തെ കക്കൂസ് എവിടെയാ?” ഇതു കേട്ടതും സുധടീച്ചർ പൊട്ടിചിരിക്കാൻ തുടങ്ങി. എനിക്ക് അത്ഭുതം തോന്നി. “ഈ സ്ത്രീ എന്തിനാണ് ഇത്ര ചിരിക്കുന്നത്, ഞാൻ വല്ല തമാശയും പറഞ്ഞോ” ഞാൻ മനസ്സിൽ കരുതി, എന്നിട്ട് ടീച്ചറോട് ചോദിച്ചു, “എന്തു പറ്റി ടീച്ചർ?”. അവർ ചിരി നിർത്തി എന്നോട് പറഞ്ഞു, “എന്റെ പൊന്നു ശോഭ ടീച്ചറെ, കക്കൂസ് എന്താണെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടിൽ വന്ന് കക്കൂസിനെ പറ്റി ചോദിച്ചാൽ പിന്നെ ഞാനെന്താ ചെയ്യാ”. ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. “എന്ത്? ഇവിടെ കക്കൂസ് ഇല്ലേ? അപ്പോൾ കാര്യങ്ങളൊക്കെ എങ്ങനെ നടക്കും?” ഞാൻ ചോദിച്ചു. “ഈ ഗ്രാമത്തിൽ ആകെ കക്കൂസ് ഉള്ളത് ആ രാമൻ നായരുടെ വീട്ടിലാണ്. ഞാൻ ഇടക്ക് ആ വീട്ടിൽ പോകുന്നത് കൊണ്ട് ആ കാര്യം എനിക്കറിയാം. വഴിയേ ടീച്ചേർക്കും കാണാം.” (അത് പറയുന്നതിനിടയിൽ ടീച്ചർ ഒന്ന് അർത്ഥം വെച്ച് ചിരിച്ചു). “പിന്നെ ഞങ്ങൾക്ക് മുട്ടുമ്പോൾ ദേ ഈ കാണുന്ന മാവിന്റെ അപ്പുറത്ത് പോയി അങ്ങനെ വിടർന്നിരിക്കും.” അവിടെ ഞാനും ടീച്ചറും മാത്രമേ ഉള്ളൂ. മറ്റെങ്ങും വിജനതയാണ്. ഞാൻ അവിടെത്തന്നെ കാര്യം സാധിക്കാൻ തീരുമാനിച്ചു. “ടീച്ചറെ, അപ്പോ വെള്ളം?” ഞാൻ സുധ ടീച്ചറോട് ചോദിച്ചു. ആ ചോദ്യത്തിന്റെ മറുപടി കേട്ടു ആ നാടിന്റെ ഭീകരത എനിക്കും മനസ്സിലായി. “ഓഹ്, എന്തിനാ വെള്ളം? ആ സാരി തുമ്പ് വെച്ചങ്ങ് തുടച്ചേര്. അതാ എന്റെയും സൂസിയുടെയും ശീലം”. ഞാൻ ആ മാവിൻ ചുവട്ടിൽ പോയി സാരിയും പാവാടയും പൊക്കി ഷെഡിയൂരി കുന്തിച്ചിരിന്ന് നീട്ടി പെടുത്തു. ഓഹ്, അപ്പോൾ കിട്ടിയ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. അങ്ങനെയായിരുന്നു അത്. ഞാൻ സാരിതലപ്പ് കൊണ്ട് പൂർ തുടച്ചു, എന്നിട്ട് ഷെഡി വലിച്ചിട്ട് സാരി ശരിയാക്കി ഓഫീസിലേക്ക് പോയി. “എന്നാലും ടീച്ചറെ, ഗ്രാമം എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല” ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് സുധ ടീച്ചറോട് പറഞ്ഞു. “ഇതൊക്കെ എന്ത്. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു. ആട്ടെ, ടീച്ചർ ഞങ്ങളുടെ കൂടെ തന്നെയല്ലേ തസിക്കുന്നത്?” ടീച്ചർ ചോദിച്ചു. “അതേ. അല്ലാതെ എനിക്ക് മറ്റാരെയും പരിചയമില്ല”, ഞാൻ പറഞ്ഞു. “എന്നാൽ ശരി, നമുക്കിറങ്ങാം. ഇവിടുന്ന് കുറച്ച് നടക്കാനുണ്ട്, ബാക്കി വിവരങ്ങളെല്ലാം പോകുന്ന വഴി പറയാം.” ഞാനും ടീച്ചറും ഇറങ്ങി. ടീച്ചർ ഓഫീസ് റൂം പൂട്ടി. ഞങ്ങൾ നടക്കാൻ ആരംഭിച്ചു. “ഞാനിവിടെ വന്നിട്ട് ഏതാണ്ട് നാലര വർഷമായി. ഇവിടെ രണ്ട് വർഷത്തിൽ കൂടുതൽ ആരും നിൽക്കാറില്ല അപ്പോഴേക്കും ട്രാൻസ്ഫർ ആകും. സൂസി ടീച്ചർ ഏതാണ്ട് ഒരു വർഷമായി”, ടീച്ചർ പറഞ്ഞു. “സൂസി ടീച്ചർ ഇന്ന് ലീവ് ആണോ? ടീച്ചറെ കണ്ടില്ലല്ലോ”, ഞാൻ ചോദിച്ചു. “ലീവ് ആണോന്ന് ചോദിച്ചാൽ, ആ ലീവ് ആണെന്ന് തന്നെ പറയാം. ഇവിടെ കുറെ വിചിത്രമായ രീതികളുണ്ട്. ആ, ടീച്ചർക്ക് അത് വഴിയേ മനസ്സിലായിക്കോളും.” എന്തോ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ടാണ് ടീച്ചർ സംസാരിക്കുന്നത്. ഞങ്ങൾ നടത്തം തുടർന്നു. മനോഹരമായ സ്ഥലമാണ് അവിടം. തക്കാളി പാടത്തിന്റെ നടുവിലൂടെയാണ് ഞങ്ങൾ നടന്നുകൊണ്ടിരുന്നത്. അത് കഴിഞ്ഞതും ഒരു പുഴ ഒഴുകുന്നുണ്ട്. അവിടെ ഒരു കടവ് കെട്ടിയിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടി ടീച്ചർ പറഞ്ഞു, “ഇതാണ് നമ്മുടെ കുളിസ്ഥലം. ഇവിടെ വന്ന് വേണം കുളിക്കാനും പിന്നെ മറ്റു കാര്യങ്ങൾക്ക് വെള്ളം ഉപയോഗിക്കാനും” എന്ന് പറഞ്ഞ് ടീച്ചർ അമർത്തി ചിരിച്ചു. “ഇന്ന് വൈകിട്ട് എനിക്കൊരു സ്ഥലം വരെ പോകാനുണ്ട്. ഞാനൊന്ന് കുളിക്കട്ടെ. വേണമെങ്കിൽ ടീച്ചറും കുളിച്ചോളൂ. ഒരു ദൂര യാത്ര കഴിഞ്ഞത്തല്ലേ. അവിടെ പോയി തിരിച്ച് വരുന്നത് ഒരു ചടങ്ങാണ്”, ഇതും പറഞ്ഞ് ടീച്ചർ സാരി അഴിച്ചു. ബ്ലൗസും അഴിച്ചു. ഉള്ളിൽ ബ്രാ ഇട്ടിട്ടില്ല. വെള്ളരിക്ക മുലകൾ ആടികളിച്ചു. അവർ ഉടുത്തിരുന്ന പാവാട മുകളിലേക്ക് മുല മറച്ച് കെട്ടി. എന്നിട്ട് കുളിക്കാൻ ആരംഭിച്ചു. അവരുടെ ബാഗിനുള്ളിൽ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. അവർ തലമുടിയഴിച്ച് എണ്ണ തേച്ചു. എന്നിട്ട് കടവിലിറങ്ങി കുളി ആരംഭിച്ചു. ആ സമയം ഒരു ചെക്കൻ തോർത്തുമുടുത്ത് അത് വഴി വന്നു. “എന്താടാ ആരോമലേ, കുളിക്കാൻ വന്നതാണോ? ടീച്ചർക്ക് ഒന്ന് തേച്ച് തന്നെടാ”, ആ പയ്യനോട് അവർ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. അത് കേട്ടതും ആ പയ്യൻ ഇറങ്ങിച്ചെന്ന് ടീച്ചർക്ക് സോപ്പ് തേച്ച് കൊടുക്കാൻ തുടങ്ങി. ആദ്യം അവൻ പുറം ഭാഗം തേക്കാൻ തുടങ്ങി. അവൻ സോപ്പ് തേച്ച് തേച്ച് ടീച്ചറിന്റെ കുണ്ടി വിടവിൽ സോപ്പ് തേക്കാൻ തുടങ്ങി. ടീച്ചർ ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ്. പിന്നെ അവൻ മുലകൾ ഞെരടി വയറും തേച്ചു. പിന്നെ അവൻ കാലുകളിൽ സോപ്പ് തേക്കാൻ തുടങ്ങി. ഇപ്പോൾ അവൻ കുനിഞ്ഞിന്നാണ് സോപ്പ് തേക്കുന്നത്. അവൻ കാൽ വിരലിൽ നിന്ന് തേച്ച് തുട വരെ എത്തി. പിന്നെ പൂറ്റിന്റെ ഭാഗം തേക്കാൻ തുടങ്ങി. ടീച്ചർ അത് നന്നായി അസ്വദിക്കുന്നുണ്ട്. ആ കാഴ്ച എനിക്ക് അത്ഭുതമായിരുന്നു. നാല്പതു വയസ്സ് പ്രായം വരുന്ന സ്ത്രീയെ ഒരു ചെക്കൻ കുളിപ്പിക്കുന്നു. അവന്റെ കുണ്ണ ഭാഗം മുഴച്ച് വരുന്നത് ഞാൻ ശ്രദ്ധിച്ചു. സുധ ടീച്ചർ തന്റെ പാവാട ഊരി. ഇപ്പോൾ സോപ്പിന്റെ പതയിൽ കുളിച്ച് നഗ്നയായി നിൽക്കുകയാണ് ടീച്ചർ. വലിയ കുണ്ടി, രോമാവൃതമായ പൂർ – എല്ലാം കാണാം. അതിനടയിൽ ആരോമൽ എന്നെ നോക്കി ചിരിച്ചു. സുധ ടീച്ചർ കുളി കഴിഞ്ഞ് തോർത്തി. എന്നിട്ട് മറ്റൊരു പാവാട ബാഗിൽ നിന്നുമെടുത്ത് അത് വലിച്ച് കെട്ടി പിന്നെ നേരത്തെ ഇട്ട ബ്ലൗസ് തന്നെ ഇട്ടു. സാരി ചുറ്റി. “വാ ടീച്ചറെ, പോകാ” സുധ ടീച്ചർ എന്നെ വിളിച്ചു. ഞാൻ അവരുടെ ഒപ്പം നടന്നു. എന്റെ മനസ്സു ഇപ്പോഴും കുളക്കടവിലാണ്. അവിടെ കണ്ടത് എന്റെ മനസ്സിൽ നിന്ന് മായുന്നേയില്ല.” “എന്റെ ടീച്ചറെ, കുളകടവിൽ കണ്ടത് കണ്ട് ഞെട്ടണ്ട. അതിവുടത്തെ ആചാരമാണ്. അധ്യാപികമാർ കടവിൽ കുളിക്കുമ്പോൾ ആണുങ്ങൾ കുളിക്കാൻ വന്നാൽ അവരെ കൊണ്ട് കുളിപ്പിക്കണം എന്നുള്ളത്”, ടീച്ചർ പറഞ്ഞു. “എന്ത്?” ഞാൻ ആശ്ചര്യത്തോടെയും അതിലേറെ ഞെട്ടലോടെയും ചോദിച്ചു. “അതേ ടീച്ചറെ, അങ്ങനെ പല വിചിത്രമായ ആചാരങ്ങളും ഇവിടെ ഉണ്ട്. ആദ്യമൊക്കെ നമുക്ക് ബുദ്ധിമുട്ട് തോന്നും പിന്നെ അത് രസമായി തോന്നും”. ഞാൻ മനസ്സിൽ വിചാരിച്ചു, “ദൈവമേ, ഇതിനാണോ ഞാൻ ഇത്രയും കാലം എന്റെ അമ്മായിഅപ്പന് കൊടുക്കാതെ നടന്നത്”. അങ്ങനെ നടന്ന് നടന്ന് ഞങ്ങൾ താമസ സ്ഥലത്ത് എത്തി. ഒരു പാടത്തിന്റെ നടുവിലാണ് ആ വീട്. ഞങ്ങൾ വീടിനകത്ത് കയറി. ഒരടുക്കളയും ഒരു ഹാളും ഒരു കിടപ്പു മുറിയും മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. ഞാൻ കിടപ്പു മുറിയിൽ ബാഗ് വെച്ചു. എന്നിട്ട് വസ്ത്രം മാറാൻ തുടങ്ങി. ആ മുറിയിലേക്ക് പെട്ടെന്ന് സുധ ടീച്ചർ കടന്ന് വന്നു. ഞാൻ പെട്ടെന്ന് തന്നെ സരിയെടുത്ത് ദേഹം മറക്കാൻ ശ്രമിച്ചു. “ഇതൊക്കെ ഇപ്പോഴേ ഉണ്ടാകൂ, വഴിയേ മറിക്കോളും. ഇതിനെക്കാളും വലിയ നാണക്കാരിയായിരുന്നു സൂസി. ഇപ്പോൾ തുണിപോലും ഉടുക്കാറില്ല”, അതും പറഞ്ഞ് സുധ ടീച്ചർ എന്റെ മുന്നിൽ വെച്ച് തന്നെ നഗ്‌നയായി. എന്നിട്ട് ഒരു ഷെഡിയെടുത്ത് ധരിച്ചു. പിന്നെ ബ്രേസിയർ, ബ്ലൗസ്, പാവാട, സാരി അങ്ങനെ. എന്നിട്ട് അവർ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. അവർ തലയിൽ മുല്ലപ്പൂവ്‌ ചൂടി. ഇപ്പോൾ അവരെ കണ്ടാൽ ഒരു വേശ്യയല്ല എന്നാരും പറയില്ല. പുറത്ത് ഒരു കാളവണ്ടി വന്ന് നിൽക്കുന്ന ശബദം കേട്ടു. ഞാൻ അപ്പോഴേക്കും വസ്ത്രം മാറിക്കഴിഞ്ഞിരുന്നു. ഞാൻ പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ സുധ ടീച്ചർ എന്നെ വിലക്കി. ആ വണ്ടിയിൽ നിന്നും ചുരിദാർ ഇട്ട ഒരു സ്ത്രീ ഇറങ്ങി വരുന്നുണ്ടായിരുന്നു. “ഞാൻ ഇറങ്ങട്ടെ, ടീച്ചറെ നാളെ രാവിലെ കാണാം. കൂട്ടിനു സൂസി ടീച്ചറുണ്ടാകും”, ഇതും പറഞ്ഞ് അവർ ഇറങ്ങിപ്പോയി കാളവണ്ടിയിൽ കയറി. വണ്ടിയിൽ നിന്നറങ്ങിയ പെണ്ണിനോട് എന്തൊക്കയോ പറഞ്ഞിട്ട് സുധ ടീച്ചർ പോയി. അവൾ വീട്ടിനു നേരെ നടന്ന് വന്നു. അവളുടെ നടത്തത്തിൽ എന്തോ പന്തികേട് ഉള്ളതു പോലെ തോന്നി. കാലുകൾ അകത്തി വെച്ചാണ് അവൾ നടന്ന് വരുന്നത്. അവളെ കണ്ടാൽ ഒരു 32 വയസ്സ് തോന്നും. പക്ഷെ ഒടുക്കത്തെ ഫിഗറാണ്. വെളുത്ത വശ്യമായ ശരീരം കണ്ടാൽ സിനിമ നടി റീനു മാത്യൂസിന്റെ അതേ രൂപവും മുഖവും. നല്ല ഷേപ്പ് ഉള്ള ശരീരം. അവൾ വീടിനകത്തേക്ക് കയറി. “ഹലോ, ഞാൻ സൂസി”, അവൾ പരിചയപ്പെടുത്തി. (തുടരും) Hindi Sex Stories - Antarvasna Sex Stories - Tamil Sex Stories - Website Find Reply Next Oldest | Next Newest Search Thread Forum Jump: Private Messages User Control Panel Who's Online Search Forum Home Kambikuttan -- Kambi Malayalam Kathakal -- Malayalam Sex Stories -- Malayalam Incest Stories -- Malayalam Couples Sex Stories -- Malayalam Virgin Couples Sex Stories -- Malayalam girlfriends Sex Stories Desi Sex Stories -- Hindi Sex Stories
സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച ഉണ്ടാകുന്നത് അത്ര എളുപ്പമല്ല. ചില പ്രത്യേക സെക്സ് പൊസിഷനുകള്‍ സ്ത്രീകളിലെ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു പ്രത്യേകിച്ചു സ്ത്രീകള്‍ മുകളില്‍ വരുന്ന വിധത്തിലെ പൊസിഷനുകള്‍. ജിസ്പോട്ട് കണ്ടെത്തി ഇതിന് ഉദ്ധീപനം നല്‍കുന്ന വിധത്തിലുള്ള സെക്സ് പൊസിഷനുകള്‍ ഏറെ സഹായകമാണ്. ഒരേ തരത്തിലല്ലാതെ വ്യത്യസ്ത സെക്സ് പരീക്ഷണങ്ങള്‍ സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. വ്യത്യസ്ത സെക്സ് പരീക്ഷണങ്ങള്‍ പോലെ വ്യത്യസ്ത ഇടങ്ങളിലെ സെക്സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കുന്നുവെന്നു പറയാം. ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും. ആശയവിനിമയം പെട്ടെന്നു തന്നെ രതിമൂര്‍ച്ച നേടാനുള്ള ഒരു വഴിയാണ്. സെക്സിനിടയിലുള്ള ആശയവിനിമയത്തിലൂടെ പരസ്പരം കൂടുതല്‍ തൃപ്തി നേടാന്‍ സാധിക്കും. സെക്സിനെ തുറന്ന മനസോടെ, അതായത് പേടിയോ സങ്കോചമോ ഇല്ലാതെ സമീപിയ്ക്കുന്ന സ്ത്രീകള്‍ക്കും പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. ഇതിനുള്ള അവസരം പങ്കാളി കൂടിയുണ്ടാക്കണം. ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്സ് മൂഡുള്ളപ്പോള്‍ വേണം, സെക്സില്‍ ഏര്‍പ്പെടാന്‍. ഇത് ഓര്‍ഗാസമുണ്ടാകാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. താല്‍പര്യത്തോടെയില്ലാത്ത സെക്സ് ഇതിലേയ്ക്കു നയിക്കില്ല. സെക്സ് മൂഡുണ്ടാക്കുന്ന അന്തരീക്ഷമൊരുക്കാന്‍ പുരുഷന്‍ ശ്രമിയ്ക്കുക. പുരുഷനേക്കാള്‍ സെക്സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും. ഇതിനായുള്ള അവസരം പുരുഷന്‍ ഒരുക്കുക. സെക്സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും. സ്നേഹസംഭാഷണങ്ങളും താല്‍പര്യമെങ്കില്‍ സെക്സ് സംബന്ധമായ സംസാരങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് പെട്ടെന്നു സെക്സ് മൂഡിലെത്താനും ഇതുവഴി ശരീരസുഖം നേടാനും സഹായകമാകും. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും വെള്ളിത്തിരിയിലെത്തുമ്പോൾ ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതിയും തീരുമാനിച്ചു. വിഷു റിലീസായി ഏപ്രിൽ 11നായിരിക്കും വൈറസ് പ്രേക്ഷകരിലേക്ക് എത്തുക. സംവിധായകന്‍ ആഷിഖ് അബുവാണ് നിപ്പ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. ‘വൈറസ്‌’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വാൻ താരനിരകളാണ് അണിനിരക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്‌. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആഷിക് അബു 2009-ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011-ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012-ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. Read more on: ashik abu | fahad fasil | film | malayalam News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
മിക്ക യാത്രാപ്രേമികളുടെയും സ്വപ്നം ആണ് മഴക്കാലത്ത് ഉള്ള ഹിമാലയൻ യാത്ര. യാത്ര പോകാൻ ഇഷ്ടമുള്ള, അതിനെ പ്രണയിക്കുന്ന ഏവരുടെയും സ്വപ്ന ഭൂമിയുമാണ് ഹിമാലയം. മഴക്കാലത്ത് കാണാൻ ഉണ്ട് ഒരുപാട് ഹിമാലയത്തിൽ. അങ്ങനെ കാണാൻ ഉള്ള അഞ്ച് സ്ഥലങ്ങൾ പരിചയപെടാം. 1. പൂക്കളുടെ താഴ്‌‌വര പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലം ആണ് ഇവിടം. 500 ഓളം തരത്തിലുള്ള പൂക്കൾ ഇവിടെ വിരിയാറുണ്ട്. ഹേമകുണ്ഡ്, ഹാഥി പർബത്, സപ്തർഷി മലനിരകൾ എന്നിവയും ഇവിടെയാണ്. തീർത്ഥാടകരുടെയും ട്രെക്കേഴ്സിന്റെയും ഇഷ്ട സ്ഥലം ആണിത്. 2. ഹാംപ്‌ത പാസ് കുളുവിന്റെ പച്ചപ്പും ലാഹൗളിൻറെ മരുഭമിയും ചേർന്ന സുന്ദരപ്രദേശം ആണ് ഹാംപ്‌ത പാസ്. സ്പിറ്റി താഴ്വരകളുടെയും പിര്‍ പാഞ്ജല്‍ റേഞ്ചിന്റേയും ഇന്ദ്രസേന മലയുടേയും 180 ഡിഗ്രിയിലുള്ള കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. 3. കശ്മീരിലെ ഗ്രേറ്റ് ലേക്ക് ട്രെക്ക് പ്രകൃതി സൗന്ദര്യവും സാഹസികതയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടം. 9 ദിവസം നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങിനു മികച്ച കായികക്ഷമതെയും മാനസികാരോഗ്യവും വേണം. നിശ്ശബ്ദതയുടെ സൗന്ദര്യം വേണ്ടുവോളം ഒരു സഞ്ചാരിക്ക് ഈ തടാകക്കരയില്‍ നിന്നും ലഭിക്കും. 4. ഭൃഗു തടാകം പല സിനിമകളിലും മറ്റും കണ്ടു നമ്മൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് ഹിമാചൽ പ്രദേശിലെ ഭൃഗു തടാകം. പ്രദേശവാസികൾ ഏറെ പവിത്രമായി കരുതുന്ന ഒന്നാണ് ഭൃഗു തടാകം. മണാലിയില്‍ നിന്നും 22 കി.മീ അകലെയുള്ള ഗുലാബയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 5. താർസാർ മാർസാർ കൊടുമുടികൾ ബാക്കിയുള്ള സ്ഥലങ്ങൾ പോലെ അത്രേ ജനപ്രിയമായ ഒന്നല്ല ഈ കൊടുമുടികൾ. സ്ഫടികസമാനമായ ജലാശയങ്ങള്‍ കൊണ്ടാണ് സഞ്ചാരപ്രിയരെ ഇവ മാടി വിളിക്കുന്നത്.പച്ചപ്പുല്‍മേടുകളും പൈന്‍മരക്കൂട്ടവുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്. ഈ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ ഫെമിനിസത്തിന്റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കാനാണ് ഞാൻ മുതിരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും സ്ത്രീ സമത്വത്തിനായുള്ള കൂട്ടായ സ്വരങ്ങൾ അടുത്ത കാലങ്ങളിൽ ഉയർന്നു കേട്ടിരുന്നു. തോട്ടം തൊഴിലാളി മേഖലയിലെ പൊമ്പിളെ ഒരുമൈ മുതൽ സിനിമാ രംഗത്തെ വിമൻസ് കളക്ടീവ് വരെ അതിൽ ഉൾപ്പെടുന്നു. ഇതിൽ പൊമ്പിളെ ഒരുമൈയും വസ്ത്ര വ്യാപാര രംഗത്തെ അസംഘടിത സ്ത്രീ തൊഴിലാളികളും ഉൾപ്പെടെയുള്ളവരുടെ സമര മുന്നേറ്റങ്ങൾ അതാതു മേഖലകളിലെ ചൂഷണങ്ങൾക്കെതിരെയുള്ളവയായി പരിഗണിക്കപ്പെടുമ്പോൾ, WCC-യുടെ (വുമൺ സിനിമ കളക്റ്റീവ്) മുന്നേറ്റങ്ങൾ സ്ത്രീകളുടെ പൊതു പ്രശ്നങ്ങളെ അഭിസംബോധന ചെയുന്നവയായാണ് പരിഗണിക്കപെട്ടുപോരുന്നത്. അതിനാൽ തന്നെ WCC-യുടെ നെടും തൂണുകളിലൊരാളായ റിമാ കല്ലിങ്കലിന്റെ ഒരു പ്രസ്താവനയെ മുന്നോട്ടു വക്കുകയാണ്. തന്റെ ചെറുപ്പകാലത്തു വീട്ടിൽ പ്രത്യേക വിഭവങ്ങൾ പാചകം ചെയുമ്പോൾ അതിന്റെ ഭൂരിഭാഗവും വീതിക്കപ്പെട്ടിരുന്നത് സഹോദരന്മാർക്കായിരുന്നു എന്നാണ് റിമ ഒരു പൊതു പരിപാടിയിൽ പറയുകയുണ്ടായത്. കുടുംബങ്ങളിലെ ആൺ-പെൺ പക്ഷഭേദങ്ങൾക്ക് ഉദാഹരണമായാണ് പ്രസ്തുത സംഭവത്തെ റിമ ഉദ്ധരിച്ചത്. ഇതേ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അവർ വലിയ തോതിൽ അപഹസിക്കപ്പെടുകയുണ്ടായി. സ്ത്രീ വിരുദ്ധമായി വളർന്നുവന്ന ആൺ കൂട്ടങ്ങളുടെ തേജോവധ ശ്രമങ്ങളായി അവയെ കാണുന്നതിൽ തെറ്റുപറയാനാകില്ല. എന്നാൽ റിമയുടെ പ്രസ്താവനയും പൊതുബോധവുമായുള്ള സംഘർഷത്തിന്റെ സാമൂഹിക–സാംസ്കാരിക പശ്ചാത്തലങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. റിമാ കല്ലിങ്കൽ അപ്പർ ക്ലാസ്/അപ്പർ മിഡിൽ ക്ലാസ് പശ്ചാത്തലത്തിൽ ഉൾപ്പെടുന്ന ഒരാളാണെന്നാണ് ഞൻ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു അടിസ്ഥാനവർഗ കുടുംബത്തിലെ സമാനമായ വിവേചനത്തിന്റെ രാഷ്ട്രീയ വ്യവസ്ഥ അവർക്ക് മനസിലാകുക ശ്രമകരവുമാണ്. വർക്കിംങ്ങ് ക്ലാസ് ആൺകുട്ടികൾക്ക് വളരെ ചെറിയ പ്രായം മുതൽക്കുതന്നെ അധിക പരിഗണന (താരതമ്യേന) ലഭിക്കുന്നുണ്ടെകിൽ അതിന്റെ പ്രധാന കാരണം അവർ കുടുംബ ഭാരം ചുമക്കേണ്ടവരാണ് എന്ന വ്യവസ്ഥാപിത ചിന്തയുടെ പിൻതുടർച്ച മൂലമാണ്. കേരളത്തിലെ അസമ്പന്ന കുടുംബങ്ങളിലേ മിക്കവാറും ആൺക്കുട്ടികൾ തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കാനോ ഉപജീവനാധിഷ്ഠിതമായി സ്വന്തം ചിന്തകളെ പരുവപ്പെടുത്താനോ പ്രധാന കാരണം, മേൽ പറഞ്ഞതുപോലെ ബാല്യം മുതൽ അടിച്ചേൽപിക്കപ്പെടുന്ന ബാധ്യതാ ബോധങ്ങൾ മൂലമാണ്. വേണ്ടത്ര വാർദ്ധക്യകാല പെൻഷനുകളോ വയോജന സംരക്ഷണ പദ്ധതികളോ രാജ്യത്ത് നിലവിലില്ല എന്നത് മാതാപിതാക്കളുടെ അരക്ഷിതാവസ്ഥകൾക്കും അമിതമായ ആശ്രിത അനോഭാവത്തിനും (നിർബന്ധിതമായ) ഒരു കാരണമാണെന്നും വരാം. മലയാള മനോരമ ദിനപത്രത്തിലെ ‘വാചക മേള’ എന്ന പംക്തിയിൽ പ്രൊഫ. എം. ലീലാവതിയുടേതായി വന്ന ഒരു പ്രസ്താവന ഇന്നും ഓർത്തുവക്കുന്നുണ്ട്. “അടിസ്ഥാനവർഗ/അവശജാതി സ്ത്രീകൾ സർഗാത്മകാരായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാത്തത് എങ്ങനെ ഒരു പൊതു സമൂഹത്തിന്റെ പിഴവാകും?” — എന്നതാണ് അതിന്റ ഏകദേശ സാരം. തൊഴിലെടുത്ത് കുടുംബം പോറ്റേണ്ടതിനായി വളർത്തപ്പെടുന്ന ആൺകുട്ടികൾക്ക് സ്വന്തം സർഗാത്മകജീവിതമോ പ്രത്യേക കഴിവുകളോ പരിപാലിക്കാനോ, അവ തിരിച്ചറിയാൻ പോലുമോ സാധ്യതയില്ല എന്ന വസ്തുതയാണ് ലീലാവതിയുടെ വരേണ്യ സ്ത്രീ യുക്തി മനഃപൂർവ്വമോ അല്ലാതെയോ മറന്നു കളയുന്നത്. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലികഴിച്ചു ബാധ്യതകളുടെ തലമുറാനന്തര ഗമനത്തിന്റെ ഭാഗമാകുന്ന, അതിലേയ്ക്കായി ബാല്യം മുതൽ അധിക പരിഗണനകൾ ‘ഏറ്റുവാങ്ങേണ്ടി വരുന്ന’, അസമ്പന്ന പുരുഷന്റെ ഗതികേടുകളെയാണ് റിമ വർഗവ്യത്യാസങ്ങളെ അവഗണിച്ചുകൊണ്ട് പുരുഷാധിപത്യമെന്ന നിലയിൽ സാമാന്യവത്ക്കരിക്കുന്നത്. ‘കഫർണൗം’ എന്ന ലബനീസ് ചിത്രത്തിൽ, തന്നെ ജനിപ്പിച്ചു എന്ന കാരണത്തിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കോടതിയിൽ വാദിക്കുന്ന ‘സെയ്ൻ’ എന്ന ബാലനെ കാണാം. ബാല്യ വിവാഹത്തിനിരയായി മരണപ്പെട്ട സ്വന്തം സഹോദരിയെപ്പോലെത്തന്നെ, നിത്യ ദാരിദ്ര്യത്തിന്റെ സമ്മർദ്ദങ്ങളോട് ജനനം മുതൽ പൊരുതേണ്ടിവരുന്ന തന്റെ ജീവിതാവസ്ഥയും കുറ്റകരമാണെന്ന അവന്റെ തിരിച്ചറിവ് അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധങ്ങളുടെ ആഴത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥാകൃത്തും സഹ തിരക്കഥാകൃത്തും സംവിധായികയുമായ നാദിൻ ലബാകിയിൽ നിറഞ്ഞുനിൽക്കുന്നതും, നമ്മുടെ മുഖ്യധാരാ സ്ത്രീ വിമോചകരിൽ ഒട്ടുമേയില്ലാത്തതും ഈ നിലയിലുള്ള ആഴമേറിയ സാമൂഹ്യാവബോധമാണ്. ‘ഫെമിനിസത്തിന്റെ ബൈബിൾ’ എന്ന പേരിൽ അറിയപ്പെടുന്ന ‘സെക്കൻഡ് സെക്സ് ’ എന്ന പുസ്തകത്തിൽ സിമോൺ ദി ബുവ്വ സ്ത്രീ വിമോചനത്തെ സംബന്ധിച്ചു പറയുന്ന ഒരു വാചകം ഈ അവസരത്തിൽ എടുത്തുപറയേണ്ടതാണ്. “സ്ത്രീ സമത്വമെന്നാൽ സ്ത്രീക്കും പുരുഷനും ഇടയിലുള്ള സമത്വം മാത്രമല്ല, ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീക്കും ഇടയിലുള്ള തുല്യത കൂടിയാണ്”—എന്നാണ് സിമോൺ നിരീക്ഷിക്കുന്നത്. ഫെമിനിസം എന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ വിമോചനമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സങ്കുചിതവും, സമ്പന്ന യുക്തി കേന്ദ്രിതവുമായ സ്ത്രീപക്ഷ ചിന്തകൾ സ്ത്രീ വിമോചനത്തിന്റെ മുഖ്യധാരയായി പരിഗണിക്കപ്പെടുന്ന കാലത്ത് എതിർ സ്വരങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിലാണ് ഇതെഴുതുന്നത്. ജനാധിപത്യവിരുദ്ധമായ സമൂഹശരീരവും ഭരണഘടന എന്ന ഉടയാടയും “ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല അതൊരു ജീവിതശൈലിയാണ്. സത്യസന്ധതയോട് കൂറില്ലാത്ത ഒരു സമൂഹത്തിൽ ഭരണഘടനയ്ക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. അത്തരം സമൂഹങ്ങളിൽ ജനാധിപത്യം ദീർഘനാൾ പുലരുകയുമില്ല.” റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് ജെ. ചെലമേശ്വർ നടത്തിയ നിരീക്ഷണമാണ് ഇത്. വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും സൂക്ഷ്മവും സത്യസന്ധവുമായ അഭിപ്രായപ്രകടനം ആയി ചെലമേശ്വറിന്റെ വാക്കുകളെ പരിഗണിക്കാവുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യങ്ങളിലൊന്നായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനാപരമായ വിലയിരുത്തലുകളുടെ ഫലമായാണ് ഭാരതം ഒരു ജനാധിപത്യ രാജ്യം എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെടുന്നത്. എന്നാൽ ഭരണഘടനയിൽ ഉൾച്ചേർന്നിരിക്കുന്ന മൂല്യങ്ങളെ സ്വായത്തമാക്കാൻ മാറിമാറി ഭരിച്ച ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കു തന്നെയോ ഇക്കാലം വരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. രാജഭരണവും നാടുവാഴിത്തവും ജാതി വിവേചനവും പിന്നീടുള്ള കോളനി ഭരണവും നിർമ്മിച്ചെടുത്ത സാമൂഹിക ബോധത്തിൽ വാർത്തെടുക്കപ്പെട്ട ജനസാമാന്യത്തിന്റെ മുമ്പിൽ അധികാര കൈമാറ്റത്തിന് ശേഷം (സ്വാതന്ത്ര്യത്തിനു ശേഷം) അവതരിപ്പിക്കപ്പെട്ട ഒന്നാണ് ഭരണഘടന. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നു വന്ന ചൂഷണാധിഷ്ഠിതമായ സാമൂഹിക സംവിധാനത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യ-ഭരണ സംവിധാനങ്ങളിലേക്ക് ചുവടുമാറുക എന്നത് സ്വാഭാവികമായും വളരെ ശ്രമകരമായിരുന്നിരിക്കാമെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ഭരണകൂടത്തിന്റെയും അതിന്റെ മറ്റെല്ലാ സംവിധാനങ്ങളുടെയും കാര്യക്ഷമമായ ശ്രമങ്ങളിലൂടെ മാത്രം സാധിക്കുന്ന ഒന്നായിരുന്നു ഭരണഘടനാ മൂല്യങ്ങളുടെ സാമൂഹിക വിതരണം. എന്നാൽ ഇന്നോളം ഉണ്ടായ ഭരണകൂടങ്ങൾ അധികാരം നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യമായി കണ്ടത്. നരേന്ദ്രമോദിക്കും സംഘപരിവാറിനും പുറകിൽ നിലയുറപ്പിക്കുന്ന മനുഷ്യ സമുദ്രം ഈ വസ്തുതയെ ശരിവെയ്ക്കുന്നതാണ്. മതഭ്രാന്തിനേയും ഭാരതീയ ഭൂതകാലത്തെ പ്രതിയുള്ള അമിതാഭിമാനത്തെയും മുൻനിർത്തി ഒരു രാഷ്ട്രീയ സംഘടന രാജ്യം ഭരിക്കുന്ന സ്ഥിതി ജനസാമാന്യത്തിന്റെ തന്നെ ജനാധിപത്യവിരുദ്ധ മനോനിലയുടെ സുവ്യക്തമായ തെളിവാണ്. ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലികളിൽ നിർബന്ധമായി വായിച്ചു കേൾപ്പിക്കേണ്ടതുണ്ടെന്ന കേരള സർക്കാരിന്റെ നിലപാട് ഈ അവസരത്തിൽ എടുത്തുപറയേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്. ജനാധിപത്യത്തെ സംബന്ധിച്ചുള്ള പ്രാഥമികമായ ധാരണകളിൽ തന്നെ പൊരുത്തക്കേടുകൾ കാണാൻ കഴിയും. ഭരണകൂടത്തിന്റെ ഭൂരിപക്ഷ താത്പര്യപ്രകാരമുള്ള തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ മുഖമുദ്രയായി കരുതപ്പെടുന്നത്. ജനാധിപത്യത്തിനെ സംബന്ധിച്ചുള്ള നമ്മുടെ നിർവചനം പോലും ഈ നിലയിൽ തെറ്റിദ്ധാരണാജനകമാണ്. “ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്നതാണ് ജനാധിപത്യം” എന്ന നിർവചനം സത്യത്തിൽ ജനാധിപത്യത്തെ ന്യൂനീകരിക്കുകയാണ്. ഭരണപരമായ ജനാധിപത്യ ഘടന ജനാധിപത്യ നിർവചനത്തിന്റെ കാതലായി മാറുന്നത് തീർത്തും അസംബന്ധമാണ്. നമ്മുടെ ജനാധിപത്യം നിർവചനം ശരിവെയ്ക്കുകയാണെങ്കിൽ ഇന്ത്യ നിലവിൽ ഒരു സമ്പൂർണ ജനാധിപത്യ രാജ്യം തന്നെയാണ്. ഭരണഘടനാപരമായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമാണ് ഇവിടെ നിലവിലുള്ളത്. ജനാധിപത്യം ഒരു ജീവിതശൈലി ആണെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ വാക്കുകളെ പരിഗണിച്ചാൽ ഇന്ത്യ തീർത്തും ജനാധിപത്യവിരുദ്ധമായ ഒരിടമാണെന്ന നിഗമനത്തിൽ നിർഭാഗ്യവശാൽ എത്തിച്ചേരേണ്ടിവരും. ഭരണകൂടം ജനങ്ങളോട്, പണം ഉള്ളവൻ ഇല്ലാത്തവനോട്, അച്ഛനമ്മമാർ മക്കളോട്, തൊഴിലുടമ തൊഴിലാളിയോട്, അധ്യാപകൻ വിദ്യാർത്ഥികളോട്, ഉന്നത ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനോട്, പൊതുബോധം കറുത്തവനോട്, പുരുഷൻ സ്ത്രീകളോട്, സവർണ്ണൻ അവർണ്ണനോട്, പ്രായത്തിൽ മുതിർന്നവർ ഇളയവരോട്, ശക്തി കൂടിയവർ കുറഞ്ഞവരോട്, ഭൂരിപക്ഷം ന്യൂനപക്ഷത്തോട്, എന്നു തുടങ്ങി സമസ്ത മേഖലകളിലും ജനാധിപത്യവിരുദ്ധമായ ആധിപത്യം ഇന്നും തുടരുന്ന രാജ്യമാണ് ഇന്ത്യ. മേൽപ്പറഞ്ഞവയെല്ലാം സ്വാഭാവിക സാമൂഹിക നിയമങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യത്ത് ഭരണകൂടങ്ങൾ എത്ര മാറി മറിഞ്ഞാലും ജനാധിപത്യമോ തുല്യതയോ സ്ഥാപിക്കപ്പെടില്ല. അതുകൊണ്ടു തന്നെ നിലവിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ബി ജെ പി ഭരണം അട്ടിമറിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വിപുലപ്പെടേണ്ടതുണ്ട്. രാജ്യത്തെ ജനാധിപത്യവത്കരിക്കാനുള്ള പുതിയകാല നീതി ബോധത്തിന്റെ പോരാട്ടങ്ങൾ എന്ന നിലയിൽ അവ വളർന്നാൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സ്ഥാപനത്തിലേക്ക് വിദൂരമായെങ്കിലും ചെന്നെത്താൻ നമുക്ക് കഴിയും. കൂട്ടക്കൊലകളോളം എത്തുന്ന വർഗ്ഗ പ്രതിസന്ധികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വ മാധ്യമങ്ങളും മനുഷ്യമനസ്സുകളും ഏറ്റെടുത്ത സൈക്കോ വില്ലത്തിയായ ജോളിയെക്കുറിച്ചു അത്രയൊന്നും കേൾവിസുഖമില്ലാത്ത ചില വസ്തുതകളാണ് ഇവിടെ പറയാൻ മുതിരുന്നത്. ആദ്യമായും അവസാനമായും പ്രശ്നവൽക്കരിക്കുന്നത് അവർ മറച്ചു വെക്കുന്ന അവരുടെ തന്നെ വർഗ്ഗപരമായ സ്വത്വത്തെയുമാണ്. ജോളി ഒരു എൻഐടി പ്രൊഫസർ ആയിയാണ് സമൂഹത്തിനു മുൻപിൽ സ്വയം അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അവരൊരു ബ്യൂട്ടിപാർലർ ജീവനക്കാരിയായിരുന്നു എന്നും ഇതിനാൽ ആത്യന്തികമായി അവരൊരു തൊഴിലാളി ആയിരുന്നു എന്ന് തന്നെ കരുതാം. (അവരുടെ കുടുംബപശ്ചാത്തലത്തെ പ്രശ്നാധിഷ്ഠിതമായി അവഗണിക്കേണ്ടതുണ്ട്.) ഒരാൾക്ക് അയാളുടെ വർഗ്ഗസ്വത്വത്തിൽ തെളിമയോടെ ഉറച്ചുനിൽക്കാൻ പ്രാപ്തമായ ഒരു സാമൂഹിക സാഹചര്യമല്ല നമ്മുടേത് എന്നത് തർക്കരഹിതമായ വസ്തുതയാണ്. ഒരാൾ അയാൾ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിഗണനക്ക് വിധേയമാകുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയിലെമ്പാടുമുണ്ട്. അത് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ അബോധ മൂല്യക്രമങ്ങളായും വ്യാഖ്യാനിക്കാവുന്നതാണ്. ആയിരക്കണക്കിന് വർഷങ്ങളോളം തൊഴിൽപരമായി സാമൂഹിക വിഭജനം (ജാതി വിഭജനം) നടന്ന ഒരു ദേശം എന്ന നിലയിലുള്ള എല്ലാ ഹാങ്ങ് ഓവറുകളും ഇന്നും ഇന്ത്യക്കുണ്ട്. തൊഴിൽ ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് ലഭിക്കുന്ന മൂല്യത്തിൽ പ്രധാന പങ്കുവഹിക്കുന്നതിന്റെ അടിസ്ഥാന കാരണവും. എന്റെ വ്യക്തിപരമായ ഒരു അനുഭവവും ഇവിടെ പങ്കുവെക്കേണ്ടതുണ്ടെന്നു തോന്നുന്നു. എന്റെ സീനിയർ ആയി പഠിച്ച ഒരാൾ അയാളുടെ ബന്ധുവിനെ കുറിച്ച് നടത്തിയ വിവരണം ആണിത്. രാവിലെ കുളിച്ചു വെള്ളയും വെള്ളയും ധരിച്ചു എക്സിക്യൂട്ടീവായ ബാഗും തൂക്കി ബുള്ളറ്റിൽ പോകുന്ന ഒരാളെ നിങ്ങൾ സങ്കൽപ്പിക്കുക. അയാളുടെ ബാഗിൽ മേസ്തിരിപ്പണിയുടെ ആയുധങ്ങൾ ആണെന്നും. അതിൽ സ്വാഭാവികത തോന്നുന്നില്ല എന്നാണെങ്കിൽ, അയാളുടെ തൊഴിലിനെ കുറിച്ച് അവർ കുടിയേറിയ ആ നാട്ടിലെ ആർക്കും വ്യക്തമായ ധാരണയില്ല എന്ന വസ്തുത നിങ്ങൾക്കു മുൻപിൽ നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. വർഗ്ഗപരമായ/തൊഴിൽപരമായ അപകർഷതയെ മറികടക്കാനായി സാധാരണ മനുഷ്യർ നടത്തുന്ന കൗശലപൂർവ്വമായ ഇടപെടലുകളെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. മാരകമായ വർഗ സ്വത പ്രതിസന്ധിയായി അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പല രീതിയിലാകും നടക്കുക. സമർത്ഥമായി സ്വത്വം മറക്കുന്നവർക്കുള്ളിൽ അത്യുഗ്രമായ പ്രഹരശേഷിയുള്ള ഒരു ജോളി വളരാൻ സാഹചര്യ സമ്മർദ്ദങ്ങളോ മാനസിക വ്യതിയാനങ്ങളോ ധാരാളമാണ്. ഉപരിവർഗ്ഗ/മേൽജാതി പ്രിവിലേജുകൾ നൽകുന്ന സ്വതന്ത്രവും സുഖാസാധ്യവുമായ ജീവിത കാമനകളുമാണ് മനുഷ്യരെ കാപട്യത്തിന്റെ പുലിത്തോലണിയാണ് പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകം. അപകർഷതയെന്ന അടിസ്ഥാന പ്രശ്നത്തിലാണ് ഇവയെല്ലാം വിരൽ ചൂണ്ടുന്നത്. ജോളി നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിലെ ഉദ്ദേശം പണവും സമ്പത്തും ആണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ, അവരുടെ തൊഴിൽ സ്വത്വപരമായ പ്രതിസന്ധി: കുമിഞ്ഞുകൂടാനിരിക്കുന്ന സമ്പത്തുകൊണ്ട് അട്ടിമറിക്കപ്പെടാം എന്ന ധാരണയാണ് അവരെ നയിച്ചതെന്ന് കരുതാവുന്നതാണ്. സാഹിത്യം പലപ്പോഴായി ഇതിനെ തീവ്രമായിതന്നെ ആവിഷ്കരിച്ചിട്ടുള്ളതായി കാണാം. ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന നോവലിൽ നായകനും ഐഎഎസ് ഉദ്യോഗസ്ഥനും നായാടിയുമായ ധർമ്മപാലൻ ഒരു സവർണ്ണ സ്ത്രീയെ വിവാഹം ചെയ്യുന്നത് അവർ അയാളെ അവരുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും എന്ന് കരുതിയാണ്. തന്റെ അപകർഷതകൾ ആ രീതിയിൽ അപ്രത്യക്ഷമാകും എന്ന അയാളുടെ ഈ പ്രതീക്ഷ നോവലുടനീളം പരിഹാസ്യമാക്കുന്നുണ്ട്. എസ് ഹരീഷ് എഴുതിയ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയിലും മേൽജാതിയാകാൻ ശ്രമിക്കുന്ന കീഴ്ജാതി ജീവിതങ്ങളെ കാണാം. ബഷീറിനെ കുറിച്ച് എം എൻ വിജയൻ പറയുന്നത് നോക്കുക: “സാഹിത്യമതല്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള സാഹിത്യമാണ് ബഷീർ എഴുതിയത്. ഇതിലെ ഒരു കാര്യം ബഷീറിന് പലപണികൾ അറിയാം എന്നുള്ളതാണ്. മീൻപിടിക്കാനറിയാം, കുശിനിപ്പണിയറിയാം, പാത്രം കഴുകാനറിയാം എന്നൊക്കെ ബഷീർ പറയുന്നുണ്ട്. ഇത് അറിവിന്റെ ജനാതിപത്യവൽക്കരണമാണ്. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളും മൂല്യവത്താണെന്ന് മാത്രമല്ല, ഒരു പ്രവർത്തനവും സാഹിത്യത്തെക്കാൾ ഒട്ടും കുറഞ്ഞതല്ല എന്ന ബോധം ഇതോടെ ഉണ്ടായിത്തീരുന്നു.” തൊഴിലിനെക്കുറിച്ചും, തൊഴിൽപരമായി ലഭിക്കുന്ന സ്വീകാര്യതകളുടെ നിരർത്ഥതയെ കുറിച്ചുമുള്ള വിജയന്മാഷിന്റേയും, ബഷീറിന്റെയും ഒരേപോലെയുള്ള ജീവിതബോധമാണ് ഇവിടെ തെളിയുന്നത്. വിശാലവും ജനാധിപത്യപരവുമായ ഈ നിസ്സാര യുക്തിയുടെ അഭാവമായിരിക്കാം ഒരുപക്ഷെ ജോളിമാരെ സൃഷ്ടിക്കുന്നത് എന്നും വരാം. ബഹുസ്വരതകളെന്നാൽ ജാതി, മത, ദേശ, വേഷങ്ങൾ മാത്രമല്ല വർഗ്ഗപരവും, വംശപരവുമായ വൈവിദ്ധ്യങ്ങളെ കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ട്. “നിങ്ങൾ എന്താണെന്ന് നിങ്ങൾ കരുതുന്നോ അതല്ല നിങ്ങൾ. നിങ്ങൾ എന്താണെന്ന് മറ്റുള്ളവർ കരുതുന്നോ അതുമല്ല നിങ്ങൾ. നിങ്ങൾ എന്താണെന്ന് മറ്റുള്ളവർ കരുതുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നോ അതാണ് നിങ്ങൾ” എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മറ്റുള്ളവർ എന്ത് കരുതും എന്ന മലയാള യുക്തി വർഗപരമായ അസംതുലിതാവസ്ഥകളെ അപകടകരമാംവിധം പാലൂട്ടി വളർത്തുകയും ചെയ്യുന്നു. സനൽ ഹരിദാസ് തൃശൂർ സ്വദേശി. തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് ബിരുദാനന്തര ബിരുദം. പ്രദീപൻ പാമ്പിരികുന്നിന്റെ ‘എരി’ എന്ന നോവലിനെ അധികരിച്ച് എം. എ. ഫൈനൽ പ്രൊജക്ട് (History and approach in the novel, ‘Eri’). എം. പി. പോൾ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ, ഡോ. എം. ജി. എസ്. നാരായണൻ ഡയറക്ടറായ വിധികർതൃസമിതി ഇതിന് A+ നൽകി. എംഇഎസ് മമ്പാടു് കോളേജിൽ താൽക്കാലിക അധ്യാപകനായിരുന്നു (2019 കാലയളവിൽ). നിലവിൽ വിവർത്തനം, പ്രൂഫ് റീഡിംഗ് എന്നിവ സ്വതന്ത്രമായി ചെയ്തു പോരുന്നു. Colophon Title: Oru Sabalten Yuvavinte Vanithadinakkurippu (ml: ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്). Author(s): Sanal Haridas. First publication details: Sayahna Foundation; Trivandrum, Kerala; 2020-05-18. Deafult language: ml, Malayalam. Keywords: Article, Sanal Haridas, Oru Sabalten Yuvavinte Vanithadinakkurippu, സനൽ ഹരിദാസ്, ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: November 4, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: Exhibition, a painting by Eissa Moussa . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
ആദിത്യദോഷശാന്തിക്ക് പ്രധാനമായും ആദിത്യയന്ത്രമാണ് ആചാര്യന്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിധിപ്രകാരം എഴുതി യന്ത്രസംസ്‌കാരം ചെയ്ത യന്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ആദിത്യപ്രീതിക്കൊപ്പം, രോഗശാന്തി, ധൈര്യം, പ്രവര്‍ത്തനശേഷി, ധനധാന്യാദികളുടെ സമൃദ്ധി തുടങ്ങിയവയെല്ലാം ഈ യന്ത്രം ധരിക്കുന്നതുമൂലം വന്നുചേരുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. രത്‌നധാരണത്തിന് പറഞ്ഞിട്ടുള്ള ദിവസങ്ങളില്‍ തന്നെ യന്ത്രവും ധരിക്കാം. ആദിത്യദോഷശാന്തിക്ക് സംഖ്യായന്ത്രവും ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. സംഖ്യയന്ത്രം ഇതുകൂടാതെ പഞ്ചാക്ഷരയന്ത്രം, ശൈവയന്ത്രം എന്നിവയും ആദിത്യദോഷശാന്തിക്കായി നിര്‍ദേശിച്ചിട്ടുണ്ട്. രോഗശാന്തി, ആയൂര്‍ശാന്തി എന്നിവയ്ക്ക് മഹാമൃത്യുജ്ഞയ യന്ത്രവും ശത്രുദോഷം, ഭയം എന്നിവയുടെ ശമനത്തിന് അഘോരയന്ത്രവും ധരിക്കാവുന്നതാണ്. See also ലക്ഷ്മീദേവിയുടെ ചിത്രത്തിനുമുന്നില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ഥിച്ചാല്‍ Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ദേവന്മാരെ സമാധാനിപ്പിച്ച് വിഷ്ണുഭഗവാന്‍ അപ്രത്യക്ഷനായി. ദേവന്മാര്‍ അവരവരുടെ സവിധങ്ങളിലേയ്ക്ക് മടങ്ങി. അപ്പോഴേയ്ക്ക് അവര്‍ പ്രഹ്ലാദനുമായി സൗഹൃദത്തിലുമായി. പ്രഹ്ലാദന്‍ ദിവസവും മനസാ വാചാ കര്‍മ്മണാ വിഷ്ണുപൂജ ചെയ്തു വന്നു. ഇങ്ങിനെയുള്ള പൂജയുടെ തല്‍ക്ഷണഫലമെന്ന നിലയ്ക്ക് പ്രഹ്ലാദനില്‍ പവിത്രഗുണങ്ങളായ വിവേകം, അനാസക്തി എന്നിവ സംജാതമായി. അദ്ദേഹം സുഖം തേടിയില്ല. ആ മനസ്സ് അതിനായി ആഗ്രഹിച്ചതേയില്ല. സുഖാസക്തി ഉപേക്ഷിച്ചതോടെ പ്രഹ്ലാദന്റെ മനസ്സിനുപാധിയായി മറ്റൊന്നും ഉണ്ടായിരുന്നില്ല. പ്രഹ്ലാദന്റെ ഈയവസ്ഥ അറിഞ്ഞ വിഷ്ണുഭഗവാന്‍ പാതാളലോകത്ത് അദ്ദേഹം പൂജ ചെയ്തിരുന്ന സ്ഥലത്തെത്തി. ഭഗവാനെ കണ്ട പ്രഹ്ലാദന്‍ അതീവ സന്തോഷത്തോടെ വീണ്ടും വീണ്ടും പൂജ തുടര്‍ന്നു. പ്രഹ്ലാദന്‍ പ്രാര്‍ത്ഥിച്ചു: “മൂന്നുലോകങ്ങളും വിരാജിക്കുന്ന ആ ഭഗവാനില്‍ ഞാന്‍ അഭയം തേടുന്നു. എല്ലാവിധ അന്ധകാരങ്ങളും അജ്ഞാനങ്ങളും ഇല്ലാതാക്കുന്ന പരമപ്രകാശമാണാ ഭഗവാന്‍. അഗതികള്‍ക്കൊരാശ്രയമായുള്ളതും ഭഗവാന്‍ മാത്രം. ഇനിയും ജനിച്ചിട്ടില്ലാത്ത (അതിനാല്‍ത്തന്നെ മരണമില്ലാത്ത) ആ ഭഗവാനിലുള്ള അഭയം മാത്രമേ അഭികാമ്യമായുള്ളു. എക്കാലവും ഉറപ്പുള്ള സംരക്ഷ ആ ഭഗവല്‍സവിധത്തില്‍ മാത്രമേയുള്ളൂ. നീലക്കല്ലുപോലെയോ നീലത്താമാരപോലെയോ പ്രഭാഭാസുരമാണവിടുത്തെ രൂപം. ശിശിരകാലത്തെ തെളിഞ്ഞ നീലാകാശത്തിന്റെ കിരീടം പോലെ ആ തിരുരൂപമെത്ര പ്രോജ്ജ്വലം! കൈകളില്‍ വിഷ്ണുഛിഹ്നങ്ങളുമായി നില്‍ക്കുന്ന അവിടുത്തെ ഞാന്‍ ആശ്രയിക്കുന്നു. വേദശാസ്ത്രങ്ങളുല്‍ഘോഷിക്കുന്ന സത്യമാണവിടുത്തെ ശബ്ദം. അവിടുത്തെ നാഭീപങ്കജത്തിലത്രേ സൃഷ്ടാവായ ബ്രഹ്മദേവന്‍ നിലകൊള്ളുന്നത്.! അവിടുന്നു സര്‍വ്വഭൂതങ്ങളുടേയും ഹൃദയനിവാസിയത്രേ! ആരുടെ കാല്‍നഖങ്ങളാണോ ആകാശതാരകള്‍ പോലെ തിളക്കമാര്‍ന്നത്, ആരുടെ മുഖകമലമാണോ ചന്ദ്രബിംബംപോലെ പുഞ്ചിരിപൂണ്ടത്, ആരുടെ ഹൃദയത്തിലാണോ ഗംഗാനദിയൊഴുക്കുന്നതും പ്രഭാകിരണങ്ങള്‍ പേറുന്നതുമായ രത്നക്കല്ലുകള്‍ പ്രശോഭിക്കുന്നത്, ആരാണോ ശരല്‍ക്കാലഗഗനത്തെ വസ്ത്രമാക്കിയത്, ആ ഭാഗവാനാണെനിക്കഭയം. ആരുടെയുള്ളിലാണോ ഈ സ്ഥൂലമായ വിശ്വപ്രപഞ്ചം കുറവുകളൊന്നുമില്ലാതെ നിലകൊള്ളുന്നത്, ആരാണോ അജനും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്തതായുമുള്ളത്, ആരുടെ ദേഹമാണോ ഐശ്വര്യഗുണങ്ങളാല്‍ നിര്‍മ്മിതമായുള്ളത്, ആരാണോ ആലിലയില്‍ പള്ളികൊള്ളുന്നത്, ആ പരമപദത്തെ ഞാന്‍ സമാശ്രയിക്കുന്നു. അസ്തമയസൂര്യന്റെ കാന്തിപോലെ പരമസൗന്ദര്യം വഴിയുന്ന ലക്ഷ്മീദേവി ആരുടെ വാമഭാഗമാണോ അലങ്കരിക്കുന്നത്, ആ ഭഗവാനാണെനിക്കാശ്രയം. മൂലോകങ്ങളിലെയും താമരപ്പൂക്കള്‍ക്ക് സൂര്യനെന്നപോലെ വിരാജിക്കുന്ന, അജ്ഞാനാന്ധകാരം പാടേ മാറ്റുന്ന മണിവിളക്കായി നിലകൊള്ളുന്ന, അനന്താവബോധമായ, പ്രപഞ്ചദു:ഖങ്ങളെയും ദുരിതങ്ങളേയും ഇല്ലാതാക്കുന്ന ആ ഭഗവാനില്‍ ഞാന്‍ അഭയം തേടുന്നു.
മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത് ഏതു സംവിധായകന്റെയാണ് എന്നു ചോദിച്ചാല്‍ ഉത്തരം ഐ.വി. ശശി എന്നായിരിക്കുമെന്നു തോന്നുന്നു. ശശികുമാര്‍, സത്യന്‍ അന്തിക്കാട്, പത്മാരാജന്‍ തുടങ്ങിയ സംവിധാകരാവും എന്നെ വച്ച് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള മറ്റു മലയാള സംവിധായകര്‍. ശശിയേട്ടന് എന്നോട് ഒരു പ്രത്യേക അടുപ്പം പണ്ടു മുതല്‍ തന്നെയുണ്ടായിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായ 'കാണാമറയത്തിന്റെ' സംവിധായകനായിരുന്നല്ലോ അദ്ദേഹം. പത്മരാജന്റെ തിരക്കഥയില്‍ ശശിയേട്ടന്‍ ഒരുക്കിയ അതിമനോഹര ചിത്രം. കാണാമറയത്തിന്റെ സെറ്റിലെ പല കഥകളും ഇതിനു മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. ആ ചിത്രത്തില്‍ വച്ചാണ് ഞാനും ശോഭനയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ശശിയേട്ടനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏതാണ്ട് നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു വലിയ സംവിധായകനാണ് അദ്ദേഹം. ഐ.വി. ശശി എന്ന പേരു ഒരു കാലത്ത് മലയാളത്തിലെ കൊമേഴ്സിയല്‍ സംവിധായകരിലെ അവസാന വാക്കായിരുന്നു. എനിക്കു തോന്നുന്നു മമ്മുക്കയും ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ശശിയേട്ടന്റെ സിനിമായിലാണെന്ന്. കമലാഹാസനും രജനീകാന്തും വരെ ശശിയേട്ടന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1984 ല്‍ ഞാന്‍ കാണാമറയത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ തന്നെ അദ്ദേഹം ഏതാണ്ട് അമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു കഴിഞ്ഞിരുന്നു. ഇത്രയും വലിയ എക്സ്പീരയന്‍സ്ഡ് ആയ ഒരു സംവിധായകന്റെ കീഴില്‍ അഭിനയിക്കുന്നതിന്റെ ഒരു ത്രില്‍ എനിക്ക് അന്നുണ്ടായിരുന്നു. പോരാത്തതിന് പപ്പേട്ടന്റെ തിരക്കഥയും. ആ വര്‍ഷം തന്നെ രണ്ടു ചിത്രങ്ങള്‍ക്കു കൂടി ശശിയേട്ടന്‍ എന്നെ വിളിച്ചു. രണ്ടും എം.ടി. സാറിന്റെ തിരക്കഥയില്‍. ഉയരങ്ങളിലും അടിയൊഴുക്കുകളും. ഈ രണ്ടു ചിത്രങ്ങളിലും എനിക്കു നല്ല വേഷമായിരുന്നു. ഉയരങ്ങളില്‍ നെഗറ്റീവ് ടച്ചുള്ള നായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍. കൂടാതെ കാജല്‍ കിരണ്‍. ആദ്യമായി താടിവച്ചു ഞാന്‍ അഭിനയിച്ച ചിത്രം കൂടിയാണത്. ഭയം, നിരാശ എന്നിവയായിരുന്നു എന്റെ കഥാപാത്രത്തിന്റെ മുഖത്ത് ഉണ്ടാവേണ്ട പ്രധാന വികാരങ്ങള്‍. സുഹൃത്തിനോടുള്ള സ്നേഹം, അതിനൊപ്പം തന്നെ ഭയം, തിന്മയോടു യോജിക്കാന്‍ സാധികാത്തപ്പോള്‍ തന്നെ നിസംഗനായി പ്രതികരിക്കാനാവാതെ നില്‍ക്കേണ്ട അവസ്ഥ... വ്യത്യസ്തതയുള്ള ഒരു കഥാപാത്രമായിരുന്നു എം.ടി. സാര്‍ എഴുതിയിരുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രവും വളരെ വ്യത്യസ്തതയുള്ളതായിരുന്നു. എം.ടി. സാര്‍ തന്നെയായിരുന്നു എന്റെ അടുത്ത ഐ.വി. ശശി സിനിമയുടെയും തിരക്കഥ രചിച്ചത്. അടിയൊഴുക്കുകള്‍ എന്ന ആ സിനിമ മമ്മൂട്ടിയുടെ മികച്ച വേഷം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എനിക്കും ലാലിനും അതില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളുണ്ടായിരുന്നു. അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളും പിന്നാലെ വന്നു. ഈ ചിത്രങ്ങളിലൊക്കെയും എനിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടായിരുന്നു. ശശിയേട്ടന്റെ ഇത്രയും കാലം, കൂടണയും കാറ്റ്, മുക്തി, അപാരത തുടങ്ങിയ ചിത്രങ്ങളിലും ഞാന്‍ പിന്നീട് അഭിനയിച്ചു. പദവി എന്നൊരു ചിത്രവും ശശിയേട്ടന്‍ എന്നെ വച്ച് സംവിധാനം ചെയ്തിരുന്നു. തമിഴിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ മടങ്ങിയെത്തിയ ചിത്രമായിരുന്നു മുക്തി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. തലതെറിച്ച ഇളയ സഹോദരനായി ഞാനും. ലോഹിതദാസായിരുന്നു മുക്തിയുടെ തിരക്കഥാകൃത്ത്. അടിത്തറയുള്ള കഥയും സുന്ദരമായ സംഭാഷണങ്ങളും ആയിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. തിലകന്‍ ചേട്ടന്റെ അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തില്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ ഈ ഒരു ചിത്രത്തില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞുള്ളു.അന്ന് അദ്ദേഹവും തുടക്കകാലമാണ്. ജീവിതഗന്ധിയായ നിരവധി മനോഹരമായ ചിത്രങ്ങള്‍ക്ക് അദ്ദേഹം പിന്നീട് തിരക്കഥ എഴുതി. ഏതായാലും എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍, ലോഹിതദാസ് തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ സംവിധായകനായി ഐ.വി. ശശി ഉണ്ടായിരുന്നു. മുക്തിക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ എനിക്കു സാധിച്ചില്ല. തമിഴിലെ തിരക്കുകളായിരുന്നു കാരണം. അങ്ങനെ കുറെ ഗ്യാപ്പ് കൂടി വന്നു. ഒടുവില്‍ വീണ്ടും ഞാന്‍ മലയാളത്തിലേക്ക് മടങ്ങിവന്നതും ശശിയേട്ടന്റെ ചിത്രത്തിലൂടെയായിരുന്നു. സാമാന്യം നല്ല വിജയം നേടിയ അപാരത എന്ന ആ ചിത്രത്തില്‍ എനിക്കു നല്ലൊരു നായകവേഷമായിരുന്നു. സുകന്യയും ഉര്‍വശിയുമായിരുന്നു നായികമാര്‍. ഇന്നത്തെ തമിഴ് സൂപ്പര്‍താരം വിക്രം, ശോഭന, ലക്ഷ്മി എന്നിവരായിരുന്നു പദവയില്‍ എനിക്കൊപ്പം അഭിനയിച്ച മറ്റുതാരങ്ങള്‍. ഇന്ദിരഗാന്ധിയുടെ കുടുംബത്തിന്റെ കഥ പശ്ചാത്തലമാക്കിയൊരുക്കിയ ഈ സിനിമ ഗോവയില്‍ വച്ച് ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തതാണ്. രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ഞാനും സഞ്ജയ് ഗാന്ധിയെപ്പോലെയുള്ള സഹോദരനായി വിക്രമും ആയിരുന്നു അഭിനയിച്ചത്. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ ചിത്രം പാതിവഴിയില്‍ മുടങ്ങിപ്പോയി. ശശിയേട്ടന്റെ സിനിമകളില്‍ കഥാപാത്രങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നു പറയാറുണ്ട്. ഒരു ഷോട്ടില്‍ തന്നെ പത്തും പതിനഞ്ചും താരങ്ങള്‍ അഭിനയിക്കുന്നുണ്ടാവും. അതില്‍ തന്നെ ചിലപ്പോള്‍ സൂപ്പര്‍താരങ്ങളും കാണും. ഇത്രയും പേരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഒന്നിപ്പിക്കുന്നു എന്നതു മാത്രമല്ല കാര്യം. ഒരാള്‍ക്കും പിന്നീട് ആ സീനിനെക്കുറിച്ചോ തങ്ങളുടെ വേഷത്തിന്റെ പ്രധാന്യത്തെ കുറിച്ചോ പരാതിയുണ്ടാവില്ല. സാധാരണ ഒരു ചിത്രത്തില്‍ രണ്ടു വലിയ താരങ്ങളുണ്ടെങ്കില്‍ തന്നെ പരാതികളാവും. തന്റെ സീനുകള്‍ കുറഞ്ഞുപോയെന്നും മറ്റെയാള്‍ക്കാണ് പ്രധാന്യം കിട്ടിയതെന്നുമൊക്കെയുള്ള പതിവു പരാതികള്‍ പക്ഷേ, ശശിയേട്ടന്റെ സിനിമകളില്‍ ഉണ്ടാവാറില്ല. ശശിയേട്ടന്റെ സിനിമയില്‍ താരങ്ങള്‍ കൂടുതലുണ്ടാവും. അതുകൊണ്ട് തന്നെ സെറ്റിലെപ്പോഴും ഒരു ബഹളമായിരിക്കും. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ സ്പീഡിനെയോ ടേക്കിങ്ങിനെയോ ബാധിക്കാറില്ല. ശരിക്കും ഒരു യാത്രാക്കപ്പലിന്റെ ക്യാപ്റ്റനെപ്പോലെയാണ് ഐ.വി. ശശി. കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒാടിക്കുകയും അതോടൊപ്പം തന്നെ യാത്രക്കാരുടെ സുഖസൌകര്യങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ഒരു പോരായ്മയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യും. അങ്ങനെനോക്കുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ശശിയേട്ടന്‍. ശശിയേട്ടന്റെ വേഗതയും ടേക്കിങ് രീതികളും പോലെ വ്യത്യസ്തമാണ് തമിഴില്‍ എനിക്ക് ബ്രേക് തന്നെ കെ. ബാലചന്ദ്രന്‍ സാറിന്റെതും.
ഡാറ്റാ സയന്റിസ്റ്റ്, പ്രൊഡക്ട് ഡിസൈനര്‍, ഡാറ്റാ അനലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാതൃഭൂമി ഡോട്ട്‌കോമിന്റെ ഭാഗമാകാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡാറ്റാ സയന്റിസ്റ്റ്, പ്രൊഡക്ട് ഡിസൈനര്‍, ഡാറ്റാ അനലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം എന്നീ വിവരങ്ങള്‍ ചുവടെ. 1.സീനിയര്‍ ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ് യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എം.ബി.എ. ഡാറ്റാ സയന്‍സില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ അനലിസ്റ്റ്/ ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളില്‍ കുറഞ്ഞത് 6-10 വര്‍ഷത്തെ പ്രവൃത്തി പരിചയം. 2.ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ് യോഗ്യത:ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എം.ബി.എ. ഡാറ്റാ സയന്‍സില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ സയന്റിസ്റ്റ്/ സീനിയര്‍ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളില്‍ കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 3.സോഷ്യല്‍ മീഡിയ ഡാറ്റാ അനലിസ്റ്റ് യോഗ്യത:ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ എം.ബി.എ. ഡാറ്റാ സയന്‍സില്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റാ അനലിസ്റ്റായി കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 4.യു.എക്‌സ്/ പ്രൊഡക്റ്റ് ഡിസൈനര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലര്‍ ബിരുദം. ഓണ്‍ലൈനില്‍ യു.എക്‌സ് ഡിസൈനര്‍/ പ്രൊഡക്റ്റ് എന്‍ജിനിയറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. 5.അസോസിയേറ്റ് യു.ഐ/ യു.എക്‌സ് ഡിസൈനര്‍ യോഗ്യത: ഡിസൈന്‍/കംപ്യൂട്ടര്‍ സയന്‍സ്/ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബാച്ചിലര്‍ ബിരുദം. യു.ഐ/ യു.എക്‌സ് ഡിസൈനറായോ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നീ മേഖലകളിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 6.അസോസിയേറ്റ് വെബ്‌ഡെവലപ്പര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ മറ്റ് അനുബന്ധ വിഷയങ്ങളിലോ ബിടെക്ക്. വെബ്‌സൈറ്റ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 7.അസോസിയേറ്റ് ആപ്പ് ഡെവലപ്പര്‍ (ഐഒഎസ്) യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 8.അസോസിയേറ്റ് ആപ്പ് ഡെവലപ്പര്‍ (ആന്‍ഡ്രോയിഡ്) യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ്/ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 9.അസോസിയേറ്റ് സപ്പോര്‍ട്ട് എന്‍ജിനിയര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്കും ആമസോണ്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷനും. ലിനക്‌സ് അധിഷ്ഠിത സെര്‍വറുകളിലും ക്ലൗഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 10.അസോസിയേറ്റ് ക്യു.എ എന്‍ജിനിയര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ടെസ്റ്റ് എന്‍ജിനിയര്‍/ വെബ്‌സൈറ്റ് ഡെവലപ്പര്‍ തുടങ്ങിയ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സമർപ്പിക്കേണ്ട വിധം കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി careers.mathrubhumi.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നവംബര്‍ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഫെബ്രുവരി 28, 2019 N Sanuപരികല്പന,ശാസ്ത്രം,ശാസ്ത്രത്തിന്റെ ഭാഷ,ശാസ്ത്രത്തിന്റെ രീതി,featured,Hypothesis,Language of science,Method of Science,Properties of Science,science 5അഭിപ്രായങ്ങള്‍ രാത്രി ഷൂ ധരിച്ചുകിടന്നുറങ്ങുന്നവര്‍ രാവിലെ കഠിനമായ തലവേദനയോടെയായിരിക്കും ഉണരുക എന്ന് എത്രപേർക്ക് അറിയാം? രാത്രി ഷൂസും ധരിച്ചുകൊണ്ട് ഉറങ്ങുന്ന പാശ്ചാത്യരിൽ 90%-ൽ അധികം ആളുകളും രാവിലെ ഉണരുന്നത് കഠിനമായ തലവേദനയോടെയാണ്. നെറ്റി ചുളിക്കാൻ വരട്ടെ, സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ നമ്മൾ ഒരു തീരുമാനത്തിൽ എത്തുന്നു “രാത്രി ഷൂസ് ധരിച്ചുറങ്ങുന്നത് കഠിനമായ തലവേദനയ്ക്ക് കാരണമാകും.” എന്തായിരിക്കും ഇതിനു കാരണം. ഉറക്കത്തിൽ ഷൂസ് ധരിക്കുന്നത് തീര്‍ച്ചയായും രക്തചംക്രമണത്തെ ബാധിക്കുകയും അതുവഴി തലയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുമായിരിക്കാം. അതിനാലാകണം നമ്മുടെ പൂര്‍വ്വികര്‍ ഷൂവോ ചെരുപ്പുകളോ ധരിച്ച് ഉറങ്ങാത്തത്. നമ്മുടെ പൂര്‍വ്വികര്‍ എത്ര അറിവുള്ളവരും കാലത്തിനതീതമായി ചിന്തിച്ചവരും ആയിരുന്നു എന്ന ചിന്ത നമ്മെ പുളകിതരാക്കുന്നു. രാത്രി ഷൂസ് ധരിച്ചുറങ്ങുന്നത് കഠിനമായ തലവേദനയ്ക്ക് കാരണമാണ് എന്ന നിഗമനത്തിൽ നമ്മൾ എത്തിച്ചേർന്നതെങ്ങനെയാണ്? നമ്മളുടെ അനുഭവവും സാമാന്യബോധവും ഉപയോഗിച്ചാണ് നമ്മൾ അങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്. അതുകൊണ്ടുതന്നെ നമ്മളുടെ നിഗമനത്തിൽ നമുക്ക് സംശയം ഇല്ല. ഇനി മറ്റൊരു ‍സംഭവം പരിശോധിക്കാം. ലോകത്തിൽ ഏറ്റവും അധികം അപകടം പതിയിരിക്കുന്ന സ്ഥലം ഏതെന്നറിയുമോ? അതായത്, നിങ്ങള്‍ക്ക് മരണം സംഭവിക്കാൻ ഏറെ സാധ്യതയുള്ള സ്ഥലം? ആ സ്ഥലം നിങ്ങളുടെ കിടിക്കയാണ്. ഞെട്ടണ്ട. സത്യമാണ്. ലോകത്തുനടന്ന മരണങ്ങളിൽ ബഹുഭൂരിപക്ഷവും നടന്നിട്ടുള്ളത് കട്ടിലിൽ വച്ചാണ്. അതുകൊണ്ട് നമുക്ക് എന്തു നിഗമനത്തിലാണ് എത്താനാവുക? മരണകാരണമായ ഏറ്റവും വലിയ പ്രവൃത്തി കട്ടിലിൽ കിടക്കുന്നതാണ് – എന്നല്ലേ? ഇപ്പോൽ നിങ്ങൾ ചിന്തിക്കുന്നതെന്താണ്? എന്താണ് ഏറ്റവും അധികം ആളുകള്‍ കിടക്കയിൽ വച്ച് മരണപ്പെടുന്നത്? മരണാസന്നരായ ബഹുഭൂരിപക്ഷം ആളുകളും അവരുടെ അവസാന സമയങ്ങള്‍ ചെലവഴിക്കുന്നത് കിടക്കയിലാണ്. അപ്പോൾ മരണത്തിനുകാരണം കിടക്കയാണോ? അല്ല, മറിച്ച് അവരുടെ അവശതയാണ്. അത്തരം ഒരു അവസ്ഥയുണ്ടാക്കിയത് പ്രായാധിക്യമാകാം, രോഗമാകാം, അപകടമാകാം. പക്ഷേ,പാവം കിടക്കയെ മരണത്തിൽ പ്രതിചേര്‍ക്കാൻ സാധിക്കുമോ? മരണം എന്ന കാര്യത്തിന്റെ കാരണം എന്താണ്? കിടക്കയോ അതോ മറ്റുള്ള കാരണങ്ങളോ? കിടക്കയിൽ കിടന്നാണ് ബഹുഭൂരിപക്ഷവും മരിക്കുന്നത് എന്ന സത്യം നിലനില്‍ക്കെ കിടക്കയെ കുറ്റവിമുക്തമാക്കാൻ കഴിയുമോ? നമ്മുടെ നിഗമനം തെറ്റാണെന്ന് പറയേണ്ടി വരുമോ? കിടക്കയിൽ വച്ചാണ്, അല്ലാതെ അപകടത്തിൽ പെട്ട് റോഡിൽ കിടന്നല്ല ഭൂരിപക്ഷവും മരണപ്പെടുന്നത് എന്ന വസ്തുത നമുക്ക് ബോധ്യമുള്ളതാണല്ലോ. നമ്മളുടെ അനുഭവത്തെയാണോ, അതോ കാര്യകാരണ ബന്ധത്തെയാണോ നാം അംഗീകരിക്കേണ്ടത്? നമുക്ക് ഇനി ഷൂസു ധരിച്ചുറങ്ങുന്നവരിലേക്ക് വരാം. അവരെല്ലാം (ബഹു ഭൂരിപക്ഷവും) കഠിനമായ തലവേദനയോടെയാണ് ഉണരുന്നത്. അതായത് കഠിനമായ തലവേദനയോടെ ഉണരുന്ന ബഹുഭൂരിപക്ഷവും രാത്രി ഷൂസ് ധരിച്ചുകിടന്ന് ഉറങ്ങുന്നവരാണ്. അപ്പോൾ രാത്രി ഷൂസ് ധരിക്കുന്നതും രാവിലെ ഉണരുമ്പോഴുള്ള തലവേദനയും തമ്മിൽ വലിയ ഒരു ബന്ധമുണ്ട്. തലവേദനയ്ക്ക് കാരണം രാത്രിയിലെ ഷൂസ് ധരിക്കലാണ് എന്ന് നമ്മൾ കണ്ടെത്തി. നമ്മൾ ഇത് അംഗീകരിക്കുമെങ്കിലും സയൻസ് ഇത് അംഗീകരിക്കില്ല. ഇത്തരം ഒരു നിഗമനത്തെ ശാസ്ത്രത്തിൽ പരികല്പന (hypothesis) എന്നാണ് പറയുക. എന്തെന്നാൽ അതിനെ അന്തിമാമായ ശരിയായി സയൻസ് കണക്കാക്കുന്നില്ല. അത് താല്കാലികമായ ഒരു വിശദീകരണം മാത്രമാണ്. ഒരു പ്രതിഭാസത്തിന്റെ കാരണത്തെ സംബന്ധിച്ച് നിര്‍ദ്ദേശിക്കപ്പെട്ട വിശദീകരണമാണ് പരികല്പന. ഒരു കൗതുകത്തിനായി, ആരാണ് ഷൂസ് ധരിച്ചു കിടന്നുറങ്ങുന്നത് എന്നുനോക്കാം. രാത്രിയിൽ ക്ലബ്ബുകളിലും ബാറുകളിലും ആഘോഷം നടത്തി, മദ്യപിച്ച്, അസമയത്ത് ബോധമില്ലാതെ വന്നുകിടക്കുന്നവരാണ്, ഷൂസുപോലും ഊരിമാറ്റാൻ മറന്നുറങ്ങുന്നത്. അവർ ഉണരുമ്പോൾ, ഷൂസ് ഊരാതെയാണല്ലോ കിടന്നുറങ്ങിയത് എന്നോർത്ത് അത്ഭുതപ്പെടും. അതോടൊപ്പം നല്ല തലവേദനയും ഉണ്ടാകും. തവവേദനയ്ക്ക് കാരണം എന്താണ്? ഷൂസാണോ, അതോ അമിത മദ്യപാനമോ? അമിതമായ മദ്യപാനം സൃഷ്ടിച്ച ഹാങ്ങോവറാണ് തലവേദനയ്ക്ക് കാരണം എന്ന് ഇപ്പോൾ നമ്മള്‍ പറയും. ഇനി കാര്യത്തിലേക്ക് വരാം. ഇപ്പോൽ നമ്മള്‍ ചിന്തിച്ചതുപോലെയാണ് സയൻസും ചിന്തിക്കുന്നത്. അനുഭവസാക്ഷ്യങ്ങളെ തെളിവായി സയൻസ് പരിഗണിക്കുന്നില്ല. മറിച്ച് നമ്മളാകട്ടെ, അനുഭവസാക്ഷ്യങ്ങളെയാണ് തെളിവായി പരിഗണിക്കാറുള്ളത്. അപ്പോൾ നമ്മുടെ അനുഭവബോധ്യത്തെ തള്ളിക്കളയണം എന്നാണോ? എന്താണ് അനുഭവ ബോധ്യം? ഷൂസു ധരിച്ചുറങ്ങുന്നവര്‍ രാവിലെ തലവേദനയോടെ ഉണരുന്നു. അനുഭവ ബോധ്യം വച്ച് രാവിലെ തലവേദനയോടെ ഉണരുന്നതിന്റെ കാരണം ഷൂസ് ധരിച്ചുറങ്ങുന്നതുതന്നെ. എന്നാൽ ഇപ്പോൾ നമ്മളും ആ പരികല്പന അംഗീകരിക്കില്ല. രാത്രി മദ്യപിച്ച് ലക്കുകെട്ടുറങ്ങിയതാണ് തലവേദനയ്ക്ക് കാരണം എന്നു നമ്മൾ തിരുത്തി പറയും. അതായത് നമ്മളുടെ തന്നെ നിഗമനം തെറ്റാണെന്ന് നമ്മൾ തെളിയിച്ചു. മാത്രമല്ല, തലവേദനയുടെ കാരണം സംബന്ധിച്ച മറ്റൊരു വിശദീകരണം മുന്നോട്ടുവയുക്കുകയും ചെയ്തു. തങ്ങളുടെ സിദ്ധാന്തങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും സയൻസ് പരിശോധിക്കുന്നു. സ്വന്തം പരികല്പനകളെ അംഗീകരിക്കുന്നതിനും ശാസ്ത്രപ്രതിഭാസങ്ങള്‍ക്ക് വിശദീകരണം നൽകുന്നതിനും സയൻസിന് അതിന്റേതായ ചില രീതികളുണ്ട്. അതിൽ പ്രധാനം സ്വന്തം പരികല്പനകള്‍ തെറ്റാണ് എന്നു തെളിയിക്കാനുള്ള പരിശ്രമമാണ്. എന്നിട്ടും തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്ത പരികല്പനകളെ മാത്രമേ ശാസ്ത്രം ഒരു തത്വമായി അംഗീകരിക്കുന്നുള്ളു. സ്വയം തെറ്റാണ് എന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് ശാസ്ത്രം നിലനിൽക്കുന്നത്. എല്ലാ വിശദീകരണങ്ങളേയും പരികല്പനകളായി സയൻസ് അംഗീകരിക്കുന്നില്ല. ഒരു കാര്യത്തിന്റെ കാരണമായി നാം നൽകുന്ന വിശദീകരണം ഒരു പരികല്പനയായി അംഗീകരിക്കണമെങ്കിൽ, ആ വിശദീകരണത്തിന് ഇനി പറയുന്ന ചില ഗുണങ്ങള്‍ ഉണ്ടായിരിക്കും. പരികല്പനയുടെ ഗുണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കാനുള്ള സാധ്യത അതിൽ തന്നെ ഉണ്ടായിരിക്കും. ലളിതമായിരിക്കും. സമാനമായ എല്ലാ പ്രശ്നങ്ങളിലും ഉപയോഗപ്രദമായിരിക്കും. ഭാവിയിൽ മറ്റുപ്രതിഭാസങ്ങളെ വിശദീകരിക്കാൻ സാധിക്കും. നിലവിലുള്ള വിജ്ഞാനരീതിയുമായി ഒത്തുപോകുന്നതായിരിക്കും. ചുരുക്കത്തിൽ, സയൻസിന് അതിന്റേതായ ഒരു ഭാഷയും പ്രവര്‍ത്തനരീതിയും ഉണ്ട്. വിശ്വാസം, അനുഭവം, പ്രവചനം എന്നിവയൊന്നും സയൻസിന്റെ രീതികളല്ല.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍ – കുടുംബശ്രീ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍ Kudumbashree News August 4, 2022 സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അർദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു. നാഷണല്‍ ഫ്‌ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തി വരുന്ന ‘ആസാദി കാ അമൃത് മഹോത്സവി’നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍. PrevPreviousപുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം ആര്‍ജ്ജിക്കണം: തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
ബെംഗളൂരു : ദൈവീക സ്നേഹത്തിന്റെ നല്ല പാഠങ്ങൾ പകർന്ന് നൽകി യുവജന സംഗമം. ബെംഗളൂരു സെന്റർ ടി പി എം സഭയും ബഥേൽ മെഡിക്കൽ മിഷൻ കോളേജും സംയുക്തമായി നടത്തിയ യുവജന സമ്മേളനം മാർച്ച് 17 ന് ശനിയാഴ്ച രാവിലെ ബഥേൽ മെഡിക്കൽ മിഷൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു മാർച്ച് 18 ന് രാത്രി 8.30 ന് സമാപിക്കും.വിദ്യാഭ്യാസത്തോടൊപ്പംആത്മീയ ഉന്നതിയിലുള്ള വികസനവും മുന്നിൽ കണ്ട് ബെംഗളൂരുവിൽ റവ.ഡോ.സണ്ണി ഡാനിയേൽ ആരംഭിച്ച പ്രശസ്തമായ കോളേജിലെ 500 ഓളം വിദ്യാർത്ഥികൾക്കാണ് യുവജന സമ്മേളനം തുടക്കമായത്. രാവിലെ നടന്ന ഉദ്ഘാടനത്തിൽ ഡോ.സണ്ണി ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. നശിച്ചുപോകുന്ന യുവതലമുറയെ ആത്മീയതയുടെ പാതയിലേക്ക് നടത്തണനങ്കിൽ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളുവെന്ന് കോളേജ് ചെയർമാനും മിഷൻ പ്രസിഡണ്ടുമായ ഡോ.സണ്ണി ഡാനിയേൽ പറഞ്ഞു. Download ShalomBeats Radio Android App | IOS App സ്തോത്രരാധന, ഗാനശുശ്രൂഷ, ഡിബേറ്റ്, വിവിധ വിഷയത്തിലുള്ള ചർച്ച, ദൈവ വചന ധ്യാനം, പ്രസംഗം, ഗ്രൂപ്പ് ചർച്ച, ഗ്രൂപ്പ് ആക്ടിവിറ്റി, സ്കിറ്റ്,അന്താക്ഷരി, ഗെയിം തുടങ്ങി ഒട്ടേറെ ആകർഷണീയമായ പ്രോഗ്രാമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യ സംഘാടകരായ ബഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പിനൊപ്പം ടി.പി.എം ബെംഗളൂരു സെന്റർ സഭയുടെയും ശുശ്രുഷകരുടെയും നേതൃത്യത്തിലുള്ള ഈ സംഗമം യുവജനങ്ങളിൽ ആത്മസമർപ്പണത്തിനും അനുതാപത്തിനും ഉണർച്ചിനും കാരണമാകുന്നാണ് പ്രതീക്ഷ ലോക മോഹങ്ങൾ തേടി അലയുന്ന പുതു തലമുറയെ ക്രിസ്തുവിന്റെ നല്ല സ്നേഹം പകർന്നു നൽകി അനുസരണത്തിലും ദൈവഭയത്തിലും വളർത്തിയെടുക്കുവാൻ ഇത്തരത്തിലുള്ള സമ്മേളനങ്ങൾ മുതല്കൂട്ടാകുന്നതിനാൽ ഇനിയും ഇത്തരത്തിലുള്ള ക്യാമ്പുകളും സെമിനാറുകളും ഉണ്ടാകട്ടെ. ഇത്തരത്തിലുള്ള ക്യാമ്പുകളുമായി യുവജങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ ടി പി എം സഭയും ,പ്രവർത്തകരും ബഥേൽ മെഡിക്കൽ മിഷൻ കോളേജ് അധികൃതരുടെയും പ്രവർത്തികൾ പ്രശംസനീയം ആണ്
ശ്രീനഗർ: ബാരാമുള്ളയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം. ബാരാമുള്ള സെക്ടറിലെ ഗാലീബാൽ അതിർത്തി മേഖലയിലെ കാടിനകത്താണ് ഭീകരർ ഒളിച്ചു കഴി യുന്നു എന്ന് കരുതുന്ന സ്ഥലം കണ്ടെത്തിയത്. ഭൂമിക്കടിയിൽ പ്രത്യേകം തയ്യാറാക്കിയ അറകൾ മരക്കമ്പുകൾ കൊണ്ട് മൂടി അതിന് മുകളിൽ ചവറുകളും പച്ചിലകളും ഇട്ടിരിക്കുകയായിരുന്നുവെന്ന് സൈനികർ അറിയിച്ചു. പ്രദേശത്തു നിന്നും ഭീകരർ സൂക്ഷിച്ചുവച്ചിരുന്ന ഷീറ്റുകളും വസ്ത്രങ്ങളും പണിയായു ധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ശൈത്യകാലത്തിന് ശേഷം വ്യാപകമായി കടന്നുകയറാൻ വിവിധ മേഖലകളിലായി ഭീകരർ ശ്രമിക്കുന്നത് സൈന്യം കണ്ടെത്തി തകർക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബ് അതിർത്തിയിൽ രണ്ടു ഭീകരരെ കാലിൽ വെടിവെച്ച് വീഴ്‌ത്തി സൈന്യം പിടികൂടിയിരുന്നു. ജമ്മുകശ്മീരിലെ രജൗറി മേഖലയിൽ സൈന്യത്തിന് നേരെ ചാവേർ ആക്രമണത്തിന് എത്തിയ വരെയാണ് സൈന്യം പിടികൂടിയത്. ഇതിന് പിന്നാലെ ഡ്രോൺ ഉപയോഗിച്ച് ഭീകരർക്കായി താഴേയ്‌ക്കിട്ട ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയിരുന്നു. Tags: BARAMULLAH TERROR HIDEOUTSHIDEOUTS ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ഗൃഹപാഠം ചെയ്യാൻ സമ്മർദ്ദം;സ്‌കൂളിൽ നിന്നും മാറ്റാൻ നിർദേശിച്ച് സ്‌കൂൾ അധികൃതർ; ആത്മഹത്യ ചെയ്ത് 14-കാരൻ Next Post ‘കുറിതൊട്ടും ചരടും കെട്ടിയും സ്‌കൂളിൽ വന്നാൽ മാർക്ക് കുറയ്‌ക്കും’; വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എലപ്പുള്ളി സ്‌കൂളിലെ പ്രധാന അധ്യാപിക; പ്രതിഷേധം ശക്തം More News from this section ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം;ഡിവൈഎസ്പിയുടെ പ്രമോഷൻ തടഞ്ഞു ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച ജവാന്റെ മക്കൾക്കൊപ്പം സെൽഫി എടുത്ത് രാം ചരൺ; കയ്യടിച്ച് സോഷ്യൽ മീഡിയ കോടികളുടെ തട്ടിപ്പ്; ഒളിവിൽ പോയ ചൈനീസ് പൗരൻ അറസ്റ്റിൽ ഭക്ഷണവും ഊർജ്ജവും സുപ്രധാന വെല്ലുവിളി; ജി20 ഷേർപ്പകൾ നടത്തിയത് തീപിടിപ്പിക്കുന്ന ചർച്ചകളെന്ന് അമിതാഭ് കാന്ത് യുവതിയെ കൊലപ്പെടുത്തിയെന്ന് കേസ് , യുവാവ് അനുഭവിച്ചത് 7 വർഷത്തെ ജയിൽ ശിക്ഷ ; കൊല്ലപ്പെട്ടെന്ന് പറഞ്ഞ യുവതിയെ ഭർത്താവിനും മക്കൾക്കുമൊപ്പം കണ്ടെത്തി ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി; നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര പുരോഹിതൻ Load More Latest News സ്പാനിഷ് കാളക്കൂറ്റന്മാരെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ ; പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം 3-0ന് കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായി; സർക്കാർ ഉത്തരവിറക്കി സ്പീക്കറുടെ ചെയറിലിരുന്ന് നിയമസഭാ നടപടികൾ നിയന്ത്രിച്ച് കെകെ രമ; അഭിമാന നിമിഷം ടിപിക്ക് സമർപ്പിക്കുന്നുവെന്നും വടകര എംഎൽഎ പാക് അധീന കശ്മീരിലെ പ്രധാനമന്ത്രിയെ അവഹേളിച്ചു; തെരുവിലിറങ്ങി ജനങ്ങൾ; ഷെഹബാസ് ഷെരീഫിനെ കത്തിക്കുമെന്ന് ഭീഷണി
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
മുസ്‌ലിം ജഅ്ഫര്‍ ബിന്‍ മുഹമ്മദ് വഴി അദ്ദേഹത്തിന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ജാബിര്‍ ബിന്‍ അബ്ദില്ലയുടെ അരികില്‍ പ്രവേശിച്ചു. പ്രവാചകന്റെ ഹജ്ജിനെകുറിച്ച് പറഞ്ഞു തന്നാലും. അദ്ദേഹം പറഞ്ഞു: നബി(സ) ഒമ്പത് വര്‍ഷം ഹജ്ജ് ചെയ്യാതെ ജീവിച്ചു. പിന്നീട് പത്താമത്തെ വര്‍ഷം അല്ലാഹുവിന്റെ റസൂല്‍ ഹജ്ജ് ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അതോടെ നബി(സ)യുടെ കൂടെ ഹജ്ജിന് പങ്കെടുക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിക്കാനും ആളുകള്‍ മദീനയില്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ നബിതിരുമേനിയോടൊപ്പം യാത്രചെയ്ത് ദുല്‍ ഹുലൈഫയിലെത്തിയപ്പോള്‍ അസ്മാഅ് ബിന്‍ത് ഉമൈസ്, മുഹമ്മദ് ബിന്‍ അബൂബക്കറിനെ പ്രസവിച്ചു. ഇനിയെന്തുചെയ്യണമെന്ന് അവര്‍ പ്രവാചകനോട് അന്വേഷിച്ചു. പ്രവാചകന്‍ പറഞ്ഞു: കുളിച്ച ശേഷം രക്തം വരുന്ന ഭാഗങ്ങള്‍ ബന്ധിച്ച് കെട്ടുകയും എന്നിട്ട് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുക. നബി(സ) പള്ളിയില്‍ നിന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷം ഖസ്‌വാഅ് എന്ന തന്റെ ഒട്ടകപ്പുറത്ത് കയറി. ഞങ്ങള്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോഴേക്കും ധാരാളം ആളുകള്‍ പ്രവാചകന്റെ കൂടെ എത്തിയിരുന്നു. പ്രവാചകന്റെ വലത്തും ഇടത്തും പിന്നിലുമെല്ലാമുണ്ടായിരുന്നു ഇതുപോലെ. നബി(സ) ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലികൊണ്ടിരുന്നു. ജനങ്ങളും തിരുമേനി ചൊല്ലുന്നത് ഏറ്റുചൊല്ലി. ഞങ്ങള്‍ ഹജ്ജ് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ഉംറ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ തിരുമേനിയോടൊപ്പം കഅ്ബക്കടുത്തെത്തിയപ്പോള്‍ കഅ്ബയുടെ മൂലയെ അദ്ദേഹം തൊട്ടുതടവി. പിന്നീട് ഏഴ് തവണ കഅ്ബയെ പ്രദക്ഷിണം ചെയ്തു. മൂന്നു തവണ സാവധാനത്തില്‍ ഓടുകയും ബാക്കി നടക്കുകയുമാണ് ചെയ്തത്. പിന്നീട് മഖാമു ഇബ്‌റാഹീമിലേക്ക് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം ‘നിങ്ങള്‍ മഖാമു ഇബ്‌റാഹീമില്‍ നമസ്‌കരിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം പാരായണം ചെയ്തു. മഖാമു ഇബ്‌റാഹീം അദ്ദേഹത്തിന്റെയും കഅ്ബയുടെയും ഇടയിലാകുന്ന രീതിയില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ്വും അണ് അദ്ദേഹം പാരായണം ചെയ്തത്. ശേഷം അവിടെ നിന്ന് എഴുന്നേറ്റ് ഹജറുല്‍ അസ്‌വദിന്റെ ഭാഗം തൊട്ടു തടവിയ ശേഷം സ്വഫാ വാതിലിലൂടെ സ്വഫയിലേക്ക് പുറപ്പെട്ടു. സ്വഫായോട് അടുത്തപ്പോള്‍ പ്രവാചകന്‍ പാരായണം ചെയ്തു: ‘സ്വഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍പ്പെട്ടതാണ്’. പിന്നീട് അദ്ദേഹം പറഞ്ഞു: അല്ലാഹു ആരംഭിച്ചേടത്തുനിന്ന് ഞാനും ആരംഭിക്കുന്നു. നബി(സ) സ്വഫാ മുതല്‍ ആരംഭിച്ചു. അതിന്റെ മുകളില്‍ കയറി. കഅ്ബ കാണാന്‍ തുടങ്ങിയപ്പോള്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് അല്ലാഹുവിന്റെ ഏകത്വത്തെയും മഹത്വത്തെയും വാഴ്ത്തി ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവന്നു പങ്കുകാരില്ല. അവന്നാണ് രാജത്വം. അവന്നാണ് സ്തുതി. അവന്‍ എല്ലാകാര്യത്തിനും കഴിവുറ്റവനാണ്. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാണ്. തന്റെ വാഗ്ദാനം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. തന്റെ അടിമയെ അവന്‍ സഹായിക്കുകയും ശത്രു വ്യൂഹത്തെ ഏകനായി പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’ തിരുമേനി ഇപ്രകാരം മൂന്നു പ്രാവശ്യം പറയുകയും അവക്കിടയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്നിറങ്ങി മര്‍വയിലേക്ക് പുറപ്പെട്ടു. ബത്വ്‌നുല്‍വാദി മുതല്‍ ഓടുകയും മര്‍വയിലേക്ക് നടന്നുകയറുകയും ചെയ്തു. മര്‍വയിലെത്തിയ ശേഷം സ്വഫയില്‍ ചെയ്തതുപോലെ അവിടെ വെച്ചും ചെയ്യുകയുണ്ടായി. അങ്ങനെ മര്‍വയില്‍ അവസാനത്തെ പ്രദക്ഷിണത്തിലായപ്പോള്‍ അവിടന്നു പറഞ്ഞു: ‘എനിക്കിപ്പോള്‍ വ്യക്തമായ കാര്യം ആദ്യമേ വ്യക്തമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. ഞാനത് ഉംറയാക്കുകയും ചെയ്യുമായിരുന്നു. നിങ്ങളില്‍ ബലിമൃഗത്തെ കൊണ്ടുവരാത്തവര്‍ ഉംറയാക്കി മാറ്റി ഇഹ്‌റാമില്‍ നിന്ന് ഒഴിവായിക്കൊള്ളട്ടെ.’ ഉടനെ സുറാഖതുബ്‌നു മാലിക് എഴുന്നേറ്റ് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് ഈ വര്‍ഷത്തേക്കു മാത്രമോ അതല്ല, എല്ലാ കാലത്തേക്കുമോ? നബി(സ) തന്റെ ഒരു കയ്യിലെ വിരലുകള്‍, മറ്റേ കൈവിരലുകള്‍ക്കിടയില്‍ കോര്‍ത്തുകൊണ്ട് പറഞ്ഞു: ‘ഉംറ ഹജ്ജില്‍ പ്രവേശിച്ചിരിക്കുന്നു. ഈ വര്‍ഷത്തേക്കു മാത്രമല്ല, എന്നന്നേക്കും.’ അപ്പോഴാണ് അലി(റ) യമനില്‍ നിന്ന് നബി(സ)യുടെ ഓട്ടകവുമായി വന്നത്. ഫാത്വിമ(റ) ഇഹ്‌റാമില്‍ നിന്ന് ഒഴിവായി ചായം മുക്കിയ വസ്ത്രം ധരിക്കുകയും സുറുമയിടുകയും ചെയ്തത് കണ്ടപ്പോള്‍ അദ്ദേഹം അവരെ തടഞ്ഞു. അവര്‍ പറഞ്ഞു: എന്റെ പിതാവാണ് എന്നോടിങ്ങനെ ചെയ്യാന്‍ കല്‍പിച്ചത്. അലി(റ) യമനില്‍ നിന്ന് കൊണ്ടുവന്നതും നബി(സ) കൊണ്ടുവന്നതും കൂടി 100 ബലിമൃഗങ്ങളുണ്ടായിരുന്നു. അപ്രകാരം നബി(സ)യും കൂടെ ബലിമൃഗമുള്ളവരുമൊഴിച്ച് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുകയും മുടിമുറിക്കുകയും ചെയ്തു. ദുല്‍ഹജ്ജ് 8 ആയപ്പോള്‍ അവര്‍ മിനയിലേക്ക് പോവുകയും ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്തു. നബി(സ)യും അവിടെയെത്തി. അവിടെനിന്ന് ളുഹ്‌റും അസറും മഗ്‌രിബും ഇശാഉം സുബ്ഹിയും നമസ്‌കരിച്ചു. പിന്നീട് സൂര്യനുദിക്കുന്നതുവരെ അവിടെ നിന്നു. ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് ചെയ്തിരുന്നതു പോലെ തിരുമേനി അറഫയിലേക്ക് പോകാതെ മശ്അറുല്‍ ഹറാമില്‍ (മുസ്ദലിഫ) നില്‍ക്കുമെന്നാണ് ഖുറൈശികള്‍ കരുതിയത്. എന്നാല്‍ പ്രവാചകന്‍ അറഫയിലേക്ക് പോവുകയും നമിറയില്‍ ടെന്റില്‍ താമസിക്കുകയും ചെയ്തു. അപ്രകാരം സായാഹ്നമായപ്പോള്‍ ബത്വ്‌നുല്‍ വാദിയിലേക്ക് പോവുകയും ചെയ്തു. ബത്വ്‌നുല്‍ വാദിയില്‍ വെച്ച് അറഫാ പ്രഭാഷണം നിര്‍വ്വഹിച്ചു. പിന്നീട് ബാങ്കും ഉഖാമത്തും കൊടുത്ത് ളുഹ്‌റ് നമസ്‌കരിച്ചു. പിന്നീട് ഇഖാമത്തിന് ശേഷം അസറും നമസ്‌കരിച്ചു. അവരണ്ടിനുമിടയില്‍ മറ്റൊന്നും നമസ്‌കരിച്ചില്ല. പിന്നീട് തിരുമേനി വാഹനപ്പുറത്ത് കയറി (അറഫാത്തില്‍) നില്‍ക്കുന്ന സ്ഥലത്തേക്ക് പോയി. ശേഷം തന്റെ ഒട്ടകത്തിന്റെ പാര്‍ശ്വം റഹ്മത്ത് മലയുടെ താഴ്ഭാഗത്തുള്ള പാറകളിലേക്ക് തിരിച്ചു. ജബലുല്‍ മശാത്തിന്റെ പിന്നിലായി ഖിബ്‌ലക്ക് അഭിമുഖമായി നിന്നു. സൂര്യന്‍ അസ്തമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. പിന്നീട് ഉസാമ(റ)യെ പിന്നിലിരുത്തി യാത്ര തുടര്‍ന്നു. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ മുറുകെ പിടിച്ച് സാവധാനമാണ് അതിനെ നടത്തിച്ചിരുന്നത്. വലതുകൈകൊണ്ട് പതുക്കെ പതുക്കെ എന്ന് ജനങ്ങളോട് ആഗ്യം കാണിക്കുകയും ചെയ്തിരുന്നു. മുസ്ദലിഫയില്‍ എത്തുന്നതുവരെ അദ്ദേഹം ഇങ്ങനെയാണ് ചെയ്തത്. അവിടെവെച്ച് ഒരു ബാങ്കും രണ്ട് ഇഖാമത്തുമായി മഗ്‌രിബും ഇശാഉം നമസ്‌കരിച്ചു. അവരണ്ടിനുമിടയില്‍ മറ്റൊന്നും നമസ്‌കരിച്ചില്ല. പിന്നീട് പ്രഭാതം വരെ ചെരിഞ്ഞുകിടന്നു. പ്രഭാതോദയമാണെന്ന് ബോധ്യമായപ്പോള്‍ ബാങ്കും ഇഖാമത്തും കഴിഞ്ഞ് സുബ്ഹി നമസ്‌കരിച്ചു. ശേഷം മശ്അറില്‍ ഹറാമിലേക്ക് പുറപ്പെടുകയും ചെയ്തു. അവിടെനിന്ന് ഖിബ്‌ലയെ അഭിമുഖീകരിച്ച് പ്രാര്‍ത്ഥിക്കുകയും തക്ബീറും തഹ്‌ലീലും ചൊല്ലിക്കൊണ്ട് നേരം പുലരുന്നതുവരെ അവിടെ നില്‍ക്കുകയും ചെയ്തു. പിന്നീട് ഉദയത്തിനു മുമ്പായി ഫദ്‌ലുബ്‌നു അബ്ബാസിനെ പിന്നിലിരുത്തിക്കൊണ്ട് യാത്ര തുടര്‍ന്നു. ഭംഗിയുള്ള മുടിയും വെളുത്ത ശരീരവുമുള്ള സുന്ദരനായ ഒരു യുവാവായിരുന്നു അദ്ദേഹം. തിരുമേനി യാത്ര തുടരുമ്പോള്‍ ചില സ്ത്രീകള്‍ അടുത്തുകൂടെ നടന്നുപോയി. ഫദ്ല്‍ അവരെ നോക്കാന്‍ തുടങ്ങി. അപ്പോള്‍ തിരുമേനി തന്റെ കൈ അദ്ദേഹത്തിന്റെ മുഖത്തുവെച്ചു. ഉടനെ ഫദ്ല്‍ മറ്റേ ഭാഗത്തേക്ക് മുഖം തിരിച്ചു നോക്കി. അപ്പോള്‍ പ്രവാചകന്‍ വീണ്ടും തടഞ്ഞു. പിന്നീട് മധ്യമാര്‍ഗത്തിലൂടെ ജംറത്തുല്‍ അഖബയിലേക്ക് തിരിഞ്ഞു. അതിനടുത്തെത്തിയപ്പോള്‍ ബത്വ്‌ന് വാദിയില്‍ നിന്ന് എടുത്ത ഏഴു കല്ലുകള്‍കൊണ്ട് അതിനെ എറിഞ്ഞു. ഓരോ കല്ലുകള്‍ക്കും കൂടെ തക്ബീര്‍ ചൊല്ലുകയും ചെയ്തു. അവിടെനിന്നും ബലിഅറുക്കുന്ന സ്ഥലത്തേക്ക് പോയി. ബലിയറുത്തശേഷം അതില്‍ നിന്ന് ഭക്ഷിക്കുകയും സൂപ്പ് കുടിക്കുകയും ചെയ്തു. പിന്നീട് മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ നിന്ന് ളുഹ് റ് നമസ്‌കരിച്ചശേഷം തിരുമേനി അബ്ദുല്‍ മുത്തലിബ് കുടുംബം സംസം വെള്ളം കുടിപ്പിക്കുന്ന സ്ഥലത്തേക്ക് ചെന്നു. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: ‘അബ്ദുല്‍ മുത്തലിബിന്റെ മക്കളേ, കുടിപ്പിക്കുക. ജനങ്ങള്‍ സംസം കുടിപ്പിക്കുന്ന കാര്യത്തില്‍ മത്സരിക്കുമെന്ന് ഞാന്‍ ഭയപ്പോട്ടില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ സംസം കുടിപ്പിക്കുമായിരുന്നു.’ പിന്നീട് ഒരു പാത്രം സംസം അവര്‍ നല്‍കുകയും പ്രവാചകന്‍ അത് കുടിക്കുകയും ചെയ്തു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കരിന്തളം: 2019ലെ കായ കല്‍പ്പ അവാര്‍ഡ് കരിന്തളം എഒഇ ക്ക് ലഭിച്ചു. ശുചിത്വം ഗുണനിലവാരം , സേവനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കായകല്‍പ്പം പുരസ്‌ക്കാരം നല്‍കുന്നത.് 1987 ല്‍ ഗവ: റൂറല്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം 1990 ല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രമായും 2018 മാര്‍ച്ച് 24ന് കുടുംബാരോഗ്യ കേന്ദ്രമായും ഉയര്‍ത്തപ്പെട്ടു. രാവിലെ 9 മണി മുതല്‍ 6 മണി വരെ അത്യാഹിത വിഭാഗം, ഒ.പി വിഭാഗം ,ഫാര്‍മസി ,ഇ സി ജി എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ആംബുലന്‍സ് സൗകര്യവും ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ക്രമീകരണ ബോധവത്ക്കരണം , പ്രാഥമിക ശുശ്രൂഷ പരീശീലനങ്ങള്‍ എന്നിവ നല്‍കുന്നു. കുടുംബാസൂത്രണ കേന്ദ്രമെന്ന നിലയില്‍ തിങ്കളാഴ്ച ശ്വാസ് ക്ലിനിക്ക് , ചൊവ്വാഴ്ച ആശ്വാസ് ,പാലിയേറ്റീവ് ക്ലിനിക്ക് ബുധന്‍ ,ജീവിത ശൈലീ രോഗനിര്‍ണ്ണയ ക്ലിനിക്ക് വ്യാഴാഴ്ച, വയോജന ക്ലിനിക്ക് വെള്ളിയാഴ്ച ,ഗര്‍ഭിണികള്‍ക്ക് ക്ലിനിക്ക് ശനിയാഴ്ച, കുട്ടികള്‍ക്ക് ഞായറാഴ്ച, മാസത്തില്‍ ഒരു തവണ കൗമാര ക്ലിനിക്ക് കണ്ണ് പരിശോധന എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. പൊതുജനങ്ങളുടെ പരാതി ,നിര്‍ദ്ദേശങ്ങള്‍ക്ക് പരാതി പെട്ടി സ്ഥാപിച്ചിട്ടുണ്ട്. 4 ഡോക്ടര്‍മാരും 30 ഓളം ജീവനക്കാരും ഇവിടെയുണ്ട്. ഒരു ഡോക്ടറെ പഞ്ചായത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. കിനാനൂര്‍ -കരിന്തളം പഞ്ചായത്തിന്റെ സഹായത്തോടെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടത്തുന്നു മാലിന്യ സംസ്‌ക്കരണത്തിന് മാതൃക തീര്‍ത്തുകൊണ്ട് നന്നായി നിര്‍മ്മാര്‍ജ്ജനം ചെയ്തുവരുന്നു. രോഗികള്‍ക്ക് കുടിവെള്ള സൗകര്യം ,ടെലിവിഷന്‍ , പത്രമാസികകള്‍ ,മ്യൂസിക്ക് സിസ്റ്റം എന്നിങ്ങനെ വരുന്ന രോഗികള്‍ക്ക് ആനന്ദദായകമായും ആശ്വാസപരമായും സേവനം ചെയ്യുന്നു. വികസനത്തിനാവശ്യമായ ഫണ്ട് ദേശീയ ആരോഗ്യ മിഷനും കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തുമാണ് നല്‍കുന്നത്. ഈ വര്‍ഷത്തെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ആശുപത്രി കെട്ടിടത്തിനായി നീക്കിവെച്ചിട്ടുണ്ട്. ദേശീയ ഗുണനിലവാരത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവാര്‍ഡും മികച്ച ഗുണനിലവാരത്തിനുള്ള 2019 ലെ സംസ്ഥാന ഗവണ്‍മെന്റിന്റ കാഷ് അവാര്‍ഡും തുടര്‍ച്ചയായി ആരോഗ്യ കേരളപുരസ്‌ക്കാരം കായകല്‍പം രണ്ടാം സ്ഥാനം എന്നിങ്ങനെ അംഗീകാരങ്ങളുടെ നടുവിലാണ് ഈ കുടുംബാരോഗ്യ കേന്ദ്രം. മലയോരത്തിന്റെ എല്ലാ പരാധീനതകള്‍ ഉണ്ടെങ്കിലും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Entertainment ‘മയോസിറ്റിസ്’; തനിക്ക് ബാധിച്ച രോഗം വെളിപ്പെടുത്തി സാമന്ത Evartha Desk 29 October 2022 കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ തന്നെ ബാധിച്ച രോഗം എന്താണെന്ന് സ്വയം വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. പേശീ വീക്കമായ ‘മയോസിറ്റിസ്’ രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. ഈ രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ക്രമേണ ബലക്ഷയം സംഭവിക്കുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. അവസാനം പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ ‘യശോദ’യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സാമന്ത തന്‍റെ രോഗവിവരം വെളിപ്പെടുത്തിയത്. “യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ നല്‍കിയ നന്ദിയും സനേഹവുമാണ് ഞാനിവിടെ പങ്കുവെക്കുന്നത്. ആ ശക്തിയാണ് ജീവിതം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ എന്നെ സഹായിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചതായി തിരിച്ചറിഞ്ഞു. ഈ രോഗം അല്‍പ്പമൊന്ന് ശമിച്ചതിന് ശേഷം ഇക്കാര്യം നിങ്ങളുമായി പങ്കുവെക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എനിക്ക് രോഗം ശമിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. എല്ലായ്പ്പോഴും ശക്തരായി മുന്നില്‍നില്‍ക്കേണ്ടതില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കുന്നു. ഇപ്പോൾ വന്നിട്ടുള്ള ഈ ദുർബലത അംഗീകരിക്കുക എന്നത് ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ രോഗം പെട്ടെന്ന് തന്നെ പൂര്‍ണമായും ഭേദമാകുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്ല ഉറപ്പുണ്ട്. മുൻപും ശാരീരികമായും മാനസികമായും എനിക്ക് നല്ലതും മോശവുമായ ദിവസങ്ങളുണ്ടായിട്ടുണ്ട്. ഇനിയും ഒരു ദിവസം കൂടി എനിക്ക് ഇത് താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും എങ്ങനെയൊക്കെയോ ഓരോ നിമിഷവും കടന്നുപോകുന്നു. ഞാൻ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ ഇതില്‍ നിന്നും മനസ്സിലാക്കുന്നുള്ളൂ. ഐ ലവ് യൂ. ഈ സമയവും കടന്നുപോകും”, സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ എഴുതി. അതേസമയം, കഴിഞ്ഞ ഒരു മാസത്തോളമായി സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. നടി അമേരിക്കയിലാണ് ചികിത്സകള്‍ നടത്തുന്നതെന്നാണ് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളില്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സൗകര്യം. റജിസ്റ്റര്‍ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉള്‍പ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം. പരാതിക്കിടയാക്കുന്ന പ്രശ്‌നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്.ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കുന്നതിനും റെയില്‍വേ പദ്ധതി തയാറാക്കിയിട്ടുണ്ട്. അത്യാവശ്യ സഹായത്തിനു വിളിക്കേണ്ട നമ്പറുകളും ആപ്പില്‍ ലഭ്യമാണ്. റെയില്‍വേ ഹെല്‍പ് ലൈന്‍, ആര്‍പിഎഫ് തുടങ്ങിയവരെ നേരിട്ടു വിളിക്കാം. റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായുള്ള നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്യാത്തവര്‍ക്കും ആപ്പില്‍ നിന്ന് ഒറ്റനോട്ടത്തില്‍ കണ്ടെത്താം.ഓരോ ട്രെയിനില്‍ നിന്നും ലഭിക്കുന്ന പരാതികളുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വീകരിച്ച പരിഹാര നടപടികളെ കുറിച്ചു വകുപ്പു തലത്തില്‍ റെയില്‍വേ പരിശോധന നടത്തും. ഒരു ട്രെയിനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നം കണ്ടെത്തി പരിഹാരം തേടുന്നതിനും ശ്രമം നടത്തും.
ഉത്തർപ്രേദശിൽ ഹഥ്റാസ് സംഭവത്തിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുന്ന യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ ഡിവിഷനിലെ തിരൂര്‍ മുന്‍സിപ്പാലിറ്റി നിറമരുതൂര്‍ ചെറിയമുണ്ടം പൊന്മുണ്ടം പഞ്ചായത്തുകളിലെ അറുപതോളം കേന്ദ്രങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അഞ്ച് പേര്‍ വീതമുള്ള പ്രതിഷേധ സംഗമങ്ങള്‍ നടത്തി. ‘യു.പി സർക്കാരിന്റെ കുപ്രചാരണങ്ങൾക്കെതിരേ പ്രതിഷേധിക്കുക’ എന്ന തലക്കെട്ടിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘ്പരിവാര്‍ അധികാരത്തിലിരിക്കും നാട്ടില്‍ യോഗി ഭരിക്കുന്ന യു.പി സ്റ്റേറ്റില്‍ പെണ്‍കുട്ടികളുടെ അഭിമാനം പിച്ചിച്ചീന്തിയെറിയുന്ന സാഹചര്യമാണുള്ളതെന്ന് പിഎഫ് ഐ നേതാക്കൾ പറഞ്ഞു. പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധ സംഗമങ്ങള്‍. വിവിധ ഇടങ്ങളിലായി സി എച്ച് ബഷീര്‍ , എ ഹംസ്സ , എ അബ്ദുള്ളക്കുട്ടി, ഇസ്മായില്‍ തലക്കടത്തൂര്‍ , കെ അബ്ദുറഹിമാന്‍ ,കാദര്‍ പത്തംപാട് ,പി നജീബ് ,ഇ യഹിയ എന്നിവര്‍ നേതൃത്വം നല്‍കി.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ലാ​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ളാ​ണ്. അ​വ​യു​ടെ വേ​റി​ട്ട ചെ​യ്തി​ക​ള്‍ ആ​ളു​ക​ളി​ല്‍ മി​ക്ക​പ്പോ​ഴും ചി​രി​പ​ട​ര്‍​ത്തു​ക​യൊ കൗ​തു​കം ജ​നി​പ്പി​ക്കു​ക​യൊ ചെ​യ്യും. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഓ​ഫീ​സ​ര്‍ പ​ര്‍​വീ​ണ്‍ ക​സ്‌വാന്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പു​ലി​ക​ള്‍ തെ​ങ്ങു​ക​യ​റു​ന്ന​താ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളുടെ തു​ട​ക്ക​ത്തി​ല്‍ ഒ​രു പു​ള്ളി​പ്പു​ലി സാ​വ​ധാ​നം തെ​ങ്ങി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​താ​ണു​ള്ള​ത്. എ​ന്നാ​ല​ത് താ​ഴെ എ​ത്തു​മ്പോ​ള്‍ മ​റ്റൊ​രു പു​ലി ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യാ​ണ്. ഉ​ട​ന്‍​ത​ന്നെ ആ​ദ്യ​ത്തെ പു​ലി തെ​ങ്ങി​ന് മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ പു​ലി​യും തെ​ങ്ങി​ല്‍ ക​യ​റു​ക​യാ​ണ്. ഒ​ടു​വി​ല്‍ അ​വ​യി​ലൊ​രെ​ണ്ണം താ​ഴേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ദൃ​ശ്യ​ങ്ങ​ള്‍ എ​ടു​ത്ത​യാ​ളും ഓ​ടു​ന്ന​താ​യി മ​ന​സി​ലാ​കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. Look at the agility of these cats. Somewhere from MH via WhatsApp. That is why leopards are omnipresent in India. pic.twitter.com/LruY3Hfnom — Parveen Kaswan, IFS (@ParveenKaswan) September 18, 2022 Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍; വീ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മ "സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍. < a> ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയ "മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില് "പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം "വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത് "ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്'; മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ 1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​ "ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട "ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുട "വ​ന്ന​ല്ലൊ...​ന​ന്ദി'; ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി​യ ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേ​ല്‍ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ "പോ​സ്റ്റ് ആ​വു​ക' എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്ത യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ "നെ​യ്മ​ര്‍’ ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​ "മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ "ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ് ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍; വീ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മ "സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍. < a> ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയ "മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില് "പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം "വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത് "ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്'; മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ 1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​ "ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട "ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുട "വ​ന്ന​ല്ലൊ...​ന​ന്ദി'; ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി​യ ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേ​ല്‍ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ "പോ​സ്റ്റ് ആ​വു​ക' എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്ത യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ "നെ​യ്മ​ര്‍’ ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​ "മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ "ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ് ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില ഐസ്ക്രീം നല്‍കാതെ കളിപ്പിക്കുന്ന കച്ചവടക്കാരനോട് കലഹിക്കുന്ന പെണ്‍കുട്ടി; വീഡിയോ കുട്ടികള്‍ക്ക് നേരെ ഐസ്ക്രീം നീട്ടിയശേഷം അതുനല്‍കാതെ കബളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരുടെ ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാ സമൂഹ മാധ്യമങ്ങളെ ചിരിപ്പിച്ച് ഇലക്ട്രീഷന്‍റെ പൂച്ച സഹായി; വൈറല്‍ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണ്. തങ്ങളുടെ ചെയ്തികള്‍ കാരണം ആനയും നായയും ഒക്കെ നെറ്റിസണില്‍ താരമാണ്. പൂച്ചകളും ഇക്കാര് റോക്കോ പശുവോ? വീഡിയോ കണ്ടശേഷം ഉത്തരം തീരുമാനിച്ചോളു തൊണ്ണൂറുകളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ടിവി പരിപാടിയായിരുന്നല്ലൊ ഡബ്ല്യുഡബ്ല്യുഎഫ് എന്നത്. പിന്നീടത് ഡബ്ല്യുഡബ്ല്യുഇ ആയപ്പോഴും ആരാധകര്‍ക്ക കാലില്ലാത്ത ചെരുപ്പ് കള്ളന്‍; വൈറലായ ഈ മോഷണ വീഡിയോ കാണൂ സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചു മഴ ആസ്വദിക്കുന്ന കുട്ടി; വീഡിയോ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നെന്ന് സൈബര്‍ ലോകം പണ്ട് മഴ നനഞ്ഞ് പാടവരമ്പിലൂടെ സ്കൂളിലേക്ക് പോയ കഥകള്‍ പറയാന്‍ എത്രയോ പേര്‍ക്കുണ്ട്. ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത ആ കുട്ടിക്കാലത്തെയും ഗൃഹാതുരത "ദിശയാണ് പ്രധാനം':കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം രസകരമായി പറഞ്ഞ് ആനന്ദ് മഹീന്ദ്ര; വീഡിയോ സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വെെറലാ മഴയുള്ളപ്പോള്‍ തെരുവ് നായ്ക്കളെ വീടിനുള്ളില്‍ വിശ്രമിക്കാന്‍ അനുവദിക്കുന്ന സ്ത്രീ; വീഡിയോ കാണാം മഴയും അതിനാലുള്ള തണുപ്പും സാധാരണ സഹിക്കാന്‍ അല്‍പം പാടുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരുടെ വീടുകളിലേക്ക് കയറാനാകും. അതുമല്ലെങ്കില്‍ കയറിനില്‍ക്കാന്‍ ഉടമയെ കാത്ത് വഴിയരികില്‍ നില്‍ക്കുന്ന പശു; ഹൃദ്യമെന്ന് സൈബര്‍ ലോകം ചില മൃഗങ്ങളും മനുഷ്യരും തമ്മിലെ ബന്ധം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ച് നായയും ആനയും ഒക്കെ മനുഷ്യരുമായി കാട്ടുന്ന അടുപ്പം സമൂഹ മാധ്യമങ്ങള്‍ ആഘോഷമ "ഇത് വെറും അനാദരവ്’; ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വി "ഇങ്ങനെയാണല്ലെ ക്രിക്കറ്റ്'; ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുന്ന ജര്‍മാന്‍കാരന്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒരു കായിക വിനോദമാണല്ലൊ ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ടല്ലൊ. എന്നാല്‍ ചില രാജ് Latest News ചെ​റി​യ​പു​ള്ളി​യ​ല്ല..! എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽ ല​ക്ഷ​ങ്ങ​ൾ ഗു​ജ​റാ​ത്തി​ല്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍; എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം ഇ​ന്ന് വി​ദേ​ശ ജോ​ലി ത​ട്ടി​പ്പ്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു യു​പി​യി​ല്‍ പോ​ലീ​സിനു നേരെ കല്ലേറ്; ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍ Latest News ചെ​റി​യ​പു​ള്ളി​യ​ല്ല..! എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽ ല​ക്ഷ​ങ്ങ​ൾ ഗു​ജ​റാ​ത്തി​ല്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍; എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം ഇ​ന്ന് വി​ദേ​ശ ജോ​ലി ത​ട്ടി​പ്പ്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു യു​പി​യി​ല്‍ പോ​ലീ​സിനു നേരെ കല്ലേറ്; ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍ Home | Editorial | Leader Page | Local News | Kerala | National | International | Business | Sports | NRI News | Movies | Auto Spot | Health Remembrances | Today's news | Youth Special | Cartoons | Jeevithavijayam | Matrimonial | Classifieds | Deepika Newspaper | Rashtra Deepika | Chocolate Sunday Deepika | Business Deepika | Karshakan | Kuttikalude Deepika | Career Deepika | Sthreedhanam | Children's Digest | English | About Us Rashtra Deepika LTD Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil Copyright © 2022 , RDL. All rights reserved To access reprinting rights, please contact [email protected]
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന ഊര്‍​ജ വ​കു​പ്പി​ന് കീ​ഴി​ല്‍ അ​നെ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ന്ന ഗാ​ര്‍​ഹി​ക സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ളു​ടെ സ്പോ​ട് ര​ജി​സ്ട്രേ​ഷ​നും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും 21 മു​ത​ല്‍ 24 വ​രെ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കും. ഇന്നുമു​ത​ല്‍ 23 വ​രെ അ​ന​ര്‍​ട്ട് ജി​ല്ലാ ഓ​ഫീ​സ് ക​ല്‍​പ്പ​റ്റ, മീ​ന​ങ്ങാ​ടി സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍, മീ​ന​ങ്ങാ​ടി ഊജ്ജ മി​ത്ര സെ​ന്‍റ​ര്‍, വെ​ള്ള​മു​ണ്ട ടൗ​ണ്‍, പു​ല്‍​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും 21ന് ​വെ​ള്ള​മു​ണ്ട പ​ത്താം​മൈ​ലി​ലും 22ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ലും 24ന് ​ബ​ത്തേ​രി മു​നി​സി​പ്പി​ല്‍ ടൗ​ണ്‍ ഹാ​ളി​ലും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ക്കും. സൗ​ര തേ​ജ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് കി​ലോ​വാ​ട്ട് മു​ത​ല്‍ 10 കി​ലോ​വാ​ട്ട് വ​രെ സ്ഥാ​പി​ക്കു​ന്ന സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ള്‍​ക്കും 40 ശ​ത​മാ​നം വ​രെ സ​ബ്ഡി​സി ല​ഭി​ക്കും. പ​ദ്ധ​തി​ക്കാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ച്ച്‌ഡി​എ​ഫ്സി, എ​സ്ബി​ഐ ബാ​ങ്കു​ക​ള്‍ മു​ഖേ​ന വാ​യ്പാ സൗ​ക​ര്യ​വും ല​ഭി​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സൗ​രോ​ര്‍​ജ്ജ വൈ​ദ്യു​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് 60 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. വൈ​ദ്യു​തേ​ത​ര കാ​ര്‍​ഷി​ക പ​മ്പുക​ള്‍​ക്ക് പ​ക​രം സൗ​രോ​ര്‍​ജ്ജ പ​മ്പ് സ്ഥാ​പി​ക്കു​ന്ന​തി​നും വൈ​ദ്യു​തി ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​ന് സൗ​രോ​ര്‍​ജ്ജ പ​മ്പ് സ്ഥാ​പി​ക്കാ​നും സ​ബ്സി​ഡി ല​ഭി​ക്കും. നി​ല​വി​ല്‍ കാ​ര്‍​ഷി​ക ക​ണ​ക്ഷ​നു​ള്ള പ​മ്പുക​ള്‍​ക്കു​ള്ള ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച്‌ ഗ്രി​ഡ് ബ​ന്ധി​ത സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ള്‍ സ​ബ്സി​ഡി​യി​ല്‍ സ്ഥാ​പി​ക്കാം. ഫോണ്‍ : 9188119412, 04936 206216 .
2021 ഡിസംബർ 9-ന് വത്തിക്കാനിൽ പത്രപ്രവർത്തകർക്കായുള്ള പ്രിവ്യൂ വേളയിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പുല്‍ക്കൂട്‌ ചിത്രീകരിച്ചിരിക്കുന്നു. പെറുവിലെ ഹുവാങ്കവെലിക്ക മേഖലയിൽ നിന്നുള്ള പുല്‍ക്കൂട്‌ ഡിസംബർ 10-ന് ക്രിസ്‌മസ് ട്രീ ലൈറ്റിംഗ് ചടങ്ങിൽ പൊതുജനങ്ങൾക്ക് അനാച്ഛാദനം ചെയ്യും. Sathyadeepam Published on : 11 Dec, 2021, 6:39 am ഉപഭോഗത്വരയും ഉദാസീനതയും കൊണ്ടു ക്രിസ്മസിനെ മലിനമാക്കരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പുല്‍ക്കൂടും ക്രിസ്മസ് മരവും പോലെയുള്ള ക്രിസ്മസ് പ്രതീകങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ മനുഷ്യാവതാരത്തിന്റെ സന്തോഷവും സമാധാനവും നിറയ്ക്കട്ടെയെന്നും മാര്‍പാപ്പാ പറഞ്ഞു. വത്തിക്കാനിലെ സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ പുല്‍ക്കൂട് ഉദ്ഘാടനം ചെയ്ത പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഈ വര്‍ഷം വത്തിക്കാനിലെ പുല്‍ക്കൂട് പെറുവില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. പെറുവില്‍ നിന്നുള്ള പ്രതിനിധിസംഘത്തോടും മാര്‍പാപ്പ സംസാരിച്ചു. പെറുവിന്റെ ഇരുനൂറാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് വത്തിക്കാനിലെ പുല്‍ക്കൂട് ഒരുക്കാനുള്ള അവസരം പെറുവിനു നല്‍കിയത്. ആകെ 35 രൂപങ്ങളുള്ള പുല്‍ക്കൂടിലെ ആള്‍രൂപങ്ങള്‍ക്കെല്ലാം പെറുവിലെ പരമ്പരാഗത വേഷവിതാനങ്ങളാണ്. പെറുവിന്റെ ദേശീയപക്ഷിയായ പരുന്ത് പുല്‍ക്കൂട്ടിലുണ്ട്. ജ്ഞാനികളുടെ ഒട്ടകത്തിനു പകരം ഒട്ടകത്തോടു സാദൃശ്യമുള്ള, പെറുവിലെ ഒരു വളര്‍ത്തുമൃഗത്തെയാണ് വച്ചിരിക്കുന്നത്. ജ്ഞാനികളുടെ ഭാണ്ഡത്തിലും പെറുവില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ പത്തിന് അനാവരണം ചെയ്ത വത്തിക്കാനിലെ പുല്‍ക്കൂട് ജനുവരി 9 നാണ് എടുത്തു മാറ്റുക.
Breaking News: മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ് ◆ ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി ◆ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കും: യോഗി ആദിത്യനാഥ് ◆ ശശി തരൂരിനോടുള്ളത് ഇഷ്ടവും ബഹുമാനവും; അദ്ദേഹത്തിന്റെ അറിവിനോട് അസൂയ: വിഡി സതീശൻ ◆ ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി ◆ കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി ◆ പോളണ്ടിനെതിരായ അടുത്ത മത്സരം മറ്റൊരു ഫൈനൽ: ലയണല്‍ മെസി ◆ തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന് ◆ റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളി; അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് അനുകൂലികളും യാത്രക്കാരും തമ്മിൽ സംഘർഷം ◆ ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ ◆ Topic: Panoor വിഷ്ണുപ്രിയയെ കൊല്ലാൻ ഉള്ള കത്തി ശ്യാംജിത് സ്വയം നിർമിച്ചത്; ചുറ്റിക കൊണ്ട് തലക്കടിച്ച്‌ വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തി കണ്ണൂര്‍; പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് ഉപയോ​ഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ചുറ്റിക, കത്തി, സ്കൂഡ്രൈവര്‍ തുടങ്ങിയവ ബാ​ഗിലാക്കി വീടിനു സമീപത്തെ കുളത്തില്‍ ജീവിതത്തില്‍ യെസ് എന്ന് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം; മേയര്‍ ആര്യാ രാജേന്ദ്രന്‍ ജീവിതത്തില്‍ യെസ് എന്ന് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്നേഹം, പോപ്പുലർ ഫ്രണ്ടിനെതിരെ ഒരുതുറന്ന യുദ്ധത്തിന് തയ്യാറാവുക; വിദ്വേഷപ്രചരണത്തിൽ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരേ കേസ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു വിട്ട് ബ്രസീലും ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്.തോൽവി എന്തെന്ന് അറിയാതെ ലാറ്റിൻ അമേരിക്കയിൽ നിന്നും ഖത്തർ ലോകകപ്പിന് ബ്രസീൽ യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ നെയ്‌മറുടെ പാസിൽ നിന്നും പക്വറ്റയാണ് ബ്രസീലിന്റെ ഗോൾ നേടിയത്. ഇരു ടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത്.34 ആം മിനുട്ടിൽ റൈറ്റ് ബാക്ക് ഡാനിലോയിലൂടെയാണ് ബ്രസീലിനു ആദ്യ പകുതിയിൽ ഗോൾവസരം ലഭിച്ചത്. താരത്തിന്റെ വലതു വിങ്ങിൽ നിന്നുള്ള ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. 39 ആം മിനുട്ടിൽ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസ് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. ആദ്യ പ്കുത്തിയുടെ ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്നും മാർക്വിനോസിന്റെ ഗോളെന്നുറച്ച ഹെഡ്ഡർ പുറത്തേക്ക് പോയി. രണ്ടാം പകുതിയിൽ മുന്നേറ്റങ്ങൾക്ക് ശക്തി കൂട്ടാനായി ഫോമിലുള്ള റയൽ താരം വിനിഷ്യസിനെ ബ്രസീൽ ഇറക്കി. 58 ആം മിനുട്ടിൽ നിയമരുടെ ഒരു ഫ്രീകിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 64 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസ് പകരം അത്ലറ്റികോ സ്‌ട്രൈക്കർ മാത്യൂസ് കുൻഹയെ ടിറ്റെ ഇറക്കി. നെയ്മറുടെ നേതൃത്വത്തിൽ നിരന്തരം കൊളംബിയൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു എന്നാൽ ഗോൾ മാത്രം അകന്നു നിന്നു .എന്നാൽ 72 ആം മിനുട്ടിൽ ബ്രസീലിയൻ മുന്നേറ്റങ്ങൾക്ക് ഫലം ലഭിച്ചു. നെയ്മറുടെ ഒരു മികച്ച പാസിൽ നിന്നും ലൂക്കാസ് പാക്വെറ്റയാണ് കൊളംബിയൻ വല ചലിപ്പിച്ചത്. ഗോൾ വീണതോടെ ബ്രസീൽ കൂടുതൽ അവസരങ്ങൾ ഒരുക്കികൊണ്ടിരുന്നു. 82 ആം മിനുട്ടിൽ പകരക്കാരൻ മാത്യൂസ് ക്യൂന ഗോളടിക്കാനുള്ള നല്ലൊരു അവസരം നഷ്ടപ്പെടുത്തി. ബോക്‌സിലേക്കുള്ള ഇഞ്ച് പെർഫെക്റ്റ് ക്രോസ് താരം ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി. 88 ആം മിനുട്ടിൽ നെയ്മറുടെ ഇഞ്ച് പെർഫെക്റ്റ് പാസ് വിനീഷ്യസ് കണക്ട് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 90 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ ഒരു പാസ് കണക്ട് ചെയ്തു ക്യൂനയുടെ ഒരു ഷോട്ട് ഗോൾകീപ്പർ തടുത്തിടുകയും ചെയ്തു. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും 34 പോയിന്റോടെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് ബ്രസീൽ. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്. Prev Post പോർച്ചുഗലിനെ സമനിലയിൽ തളച്ച് അയർലൻഡ് ; ഗ്രീസിനെ കീഴടക്കി സ്പെയിൻ വേൾഡ് കപ്പിനരികെ ; ഗോൾ വർഷവുമായി ജർമനിയും ക്രോയേഷ്യയും ; സ്വീഡന് അട്ടിമറി തോൽവി
അമ്മമാർക്ക് മക്കൾ എന്ന് പറഞ്ഞാൽ അവരുടെ ജീവനാണ് മക്കൾക്ക് വേണ്ടി അമ്മമാർ പല ത്യാഗങ്ങളും സഹിക്കും അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ് അതുപോലെ തന്നെയാണ് മക്കൾക്ക് അച്ഛനും അമ്മയും കഴിഞ്ഞേ അവർക്ക് വേറെ ആരും ഒള്ളു എന്ന് തന്നെ പറയാം ഇപ്പോൾ ഒരു 5 വയസ് കാരൻ തൻറെ അമ്മയ്ക്ക് വേണ്ടി ചെയ്ത ധീരമായ പ്രവൃത്തിയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത് അത് നമുക്ക് ഈ വിഡിയോയിൽ നിന്ന് തന്നെ വ്യക്തമാക്കാൻ കഴിയും അവന് അമ്മയോടുള സ്നേഹം എത്രത്തോളം ആണെന്ന് ഇന്ന് അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളൊക്കെ ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതായിരിക്കും അവർ അത്രത്തോളം ത്യാഗം സഹിച്ചാണ് നിങ്ങളെ ഇതു വരെ വളർത്തി വലുതാക്കിയത് സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല പക്ഷെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത് അമ്മയും മകനും കൂടി റോഡിൽ കൂടി യാത്ര കാർക്ക് മുൻകടനയുള്ള സീബ്രാ ലൈൻ ക്രോസ്സ് ചെയുമ്പോൾ ആയിരുന്നു ഇത് സമഭവിച്ചത് മകൻറെ കയും പിടിച്ച് റോഡ് ക്രോസ്സ് ചെയുമ്പോൾ ഒരു കാർ വന്ന് തട്ടുകയായിരുന്നു കാറു കാരൻ സമയോചിതമായി ബ്രേക്ക് പിടിച്ചത് കൊണ്ട് ചെറുതായിട്ടേ ആ അമ്മയുടെ ദേഹത്ത് തട്ടിയതെയ് ഒള്ളു പക്ഷെ അവർ റോഡിലോട്ട് ഒന്ന് വീഴുകയുണ്ടായി എന്നാൽ ഏവരെയും അമ്പരപ്പിച്ച് കൊണ്ടുള്ള ആ ബാലൻറെ പ്രവൃത്തിയാണ് കൗതുകകരം ആക്കിയത് അവൻ കട്ട കലിപ്പിൽ ആ കാറിനെ തൊഴിക്കണതും അവനെക്കാളും എത്രയോ പൊക്കമുള്ള ആ മനുഷ്യന്റെ അടുത്ത് ചെന്ന് കട്ടയ്ക്ക് ചുടാവുന്നതും കാണാം അതിന് ശേഷം അവൻ അമ്മയെ സമാധാനിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാൻ കഴയും അമ്മയോടുള്ള ആ ബാലന്റെ സ്നേഹം ഇതിൽ നിന്ന് ഏവർകും വ്യക്തമാക്കാൻ കഴിയുന്നത് ആണ് അത്രയ്ക്ക് വലിയ പരിക്ക് പറ്റാത്ത ആ യുവതിയെ ആ കാറു കാരൻ തന്നെയാണ് ശുശ്രുഷിക്കുകയും മറ്റും ചെയ്‌തത്‌ അഞ്ചു വയസ് മാത്രമേ ഒള്ളങ്കിലും അവൻ ഒരു യഥാർത്ഥ ധീരൻ എന്നായിരുന്നു എല്ലാവരുടയും അഭിപ്രായം നിരവധി പേരാണ് അവനെ പ്രശംസിക്കുന്നത് അവൻ ചെറുതായത് ആ കാറു കാരന്റെ ഭാഗ്യം എന്നാണ് മിക്കവരും പറയുന്നത് 733 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post “ഈ മുഖമുള്ള എന്നെ കെട്ടാൻ ആരെങ്കിലും വരുവോ അമ്മാ” , അങ്ങനെ ഒരു ചോദ്യം അമ്മയോട് ചോദിക്കുമ്പോൾ അമൃതയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു December 5, 2022 “വിശന്നിട്ടാ അമ്മെ , ചോറ് താ അമ്മെ” എന്ന് രണ്ടാനമ്മയോട് ചോദിച്ച കു.ഞ്ഞിന് രണ്ടാനമ്മ നൽകിയ ശിക്ഷയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് December 5, 2022 കേരളത്തിന്റെ ദത്തുപുത്രി ഹനാനെ ട്രെയിൻ യാത്രക്കിടെ കടന്നു പിടിച്ചു , ലൈവിൽ എത്തി ദുരനുഭവം വെളിപ്പെടുത്തിയ ഹനാന്റെ വീഡിയോ കാണാം December 5, 2022 വെളിച്ചമൊക്കെ തിരിച്ചറിഞ്ഞുതുടങ്ങി , ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന വിശേഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്‍മി December 5, 2022 കേരളത്തിന്റെ ദത്തുപുത്രി ഹനാനെ ട്രെയിൻ യാത്രക്കിടെ കടന്നു പിടിച്ചു , ലൈവിൽ എത്തി ദുരനുഭവം വെളിപ്പെടുത്തിയ ഹനാന്റെ വീഡിയോ കാണാം December 5, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു. കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...." നല്ലെഴുത്തിന്‍റെ വഴികൾ - അനിൽ ആർ മധു . (ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്) ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
സ്റ്റെയിൻലെസ് സ്റ്റീൽ കത്തി, നാൽക്കവല, അത്താഴത്തിനുള്ള ചെറിയ സ്പൂൺ എന്നിവയുടെ നിർമ്മാണ പ്രക്രിയ സ്റ്റാമ്പിംഗ്, വെൽഡിംഗ്, ഗ്രൈൻഡിംഗ് തുടങ്ങിയ സങ്കീർണ്ണമായ പ്രക്രിയകളിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഗാർഹിക സ്റ്റെയിൻലെസ് സ്റ്റീൽ ടേബിൾവെയർ 201, 430, 304 (18-8), 18-10 എന്നിങ്ങനെ വിഭജിക്കാം. 430 സ്റ്റെയിൻലെസ്സ് സ്റ്റീൽ: ഇരുമ്പ് + 12% ക്രോമിയം സ്വാഭാവിക ഘടകങ്ങൾ മൂലമുണ്ടാകുന്ന ഓക്സിഡേഷൻ തടയാൻ കഴിയും.ഇതിനെ സ്റ്റെയിൻലെസ് സ്റ്റീൽ എന്ന് വിളിക്കുന്നു.JIS-ൽ, ഇത് 430 എന്ന കോഡാണ്, അതിനാൽ ഇതിനെ 430 സ്റ്റെയിൻലെസ് സ്റ്റീൽ എന്നും വിളിക്കുന്നു.എന്നിരുന്നാലും, 430 സ്റ്റെയിൻലെസ് സ്റ്റീലിന് വായുവിലെ രാസവസ്തുക്കൾ മൂലമുണ്ടാകുന്ന ഓക്സീകരണത്തെ ചെറുക്കാൻ കഴിയില്ല.430 സ്റ്റെയിൻലെസ് സ്റ്റീൽ ഒരു നിശ്ചിത സമയത്തേക്ക് ഉപയോഗിക്കാറില്ല, പക്ഷേ പ്രകൃതിവിരുദ്ധ ഘടകങ്ങൾ കാരണം അത് ഓക്സിഡൈസ് ചെയ്യപ്പെടും (തുരുമ്പെടുത്തത്). 18-8 സ്റ്റെയിൻലെസ്സ് സ്റ്റീൽ: ഇരുമ്പ് + 18% ക്രോമിയം + 8% നിക്കലിന് രാസ ഓക്സിഡേഷനെ പ്രതിരോധിക്കാൻ കഴിയും.ഈ സ്റ്റെയിൻലെസ് സ്റ്റീൽ JIS കോഡിൽ നമ്പർ 304 ആണ്, അതിനാൽ ഇതിനെ 304 സ്റ്റെയിൻലെസ് സ്റ്റീൽ എന്നും വിളിക്കുന്നു. 18-10 സ്റ്റെയിൻലെസ്സ് സ്റ്റീൽ: എന്നിരുന്നാലും, വായുവിൽ കൂടുതൽ കൂടുതൽ രാസ ഘടകങ്ങൾ ഉണ്ട്, ഗുരുതരമായ മലിനമായ ചില സ്ഥലങ്ങളിൽ 304 പോലും തുരുമ്പെടുക്കും;അതിനാൽ, ചില ഉയർന്ന ഗ്രേഡ് ഉൽപ്പന്നങ്ങൾ 10% നിക്കൽ കൊണ്ട് നിർമ്മിക്കപ്പെടും, അവ കൂടുതൽ മോടിയുള്ളതും നാശത്തെ പ്രതിരോധിക്കുന്നതുമാണ്.ഇത്തരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീലിനെ 18-10 സ്റ്റെയിൻലെസ് സ്റ്റീൽ എന്ന് വിളിക്കുന്നു.ചില ടേബിൾവെയർ നിർദ്ദേശങ്ങളിൽ, "18-10 അത്യാധുനിക മെഡിക്കൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിക്കുന്നത്" എന്നതിന് സമാനമായ ഒരു ചൊല്ലുണ്ട്. ഡാറ്റാ റിസർച്ച് സെന്ററിന്റെ വിശകലനം അനുസരിച്ച്, സ്റ്റെയിൻലെസ് സ്റ്റീലിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം: ഓസ്റ്റെനിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ, ഫെറിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ, മാർട്ടൻസിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ.ഇരുമ്പ്, ക്രോമിയം, നിക്കൽ ലോഹസങ്കരങ്ങളാണ് സ്റ്റെയിൻലെസ് സ്റ്റീലിന്റെ പ്രധാന ഘടകങ്ങൾ.കൂടാതെ, മാംഗനീസ്, ടൈറ്റാനിയം, കോബാൾട്ട്, മോളിബ്ഡിനം, കാഡ്മിയം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് സ്റ്റെയിൻലെസ് സ്റ്റീലിന്റെ പ്രകടനത്തെ സ്ഥിരതയുള്ളതാക്കുകയും തുരുമ്പ് പ്രതിരോധവും നാശ പ്രതിരോധവും ഉള്ളതുമാണ്.ആന്തരിക തന്മാത്രാ ഘടനയുടെ പ്രത്യേകത കാരണം ഓസ്റ്റെനിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ കാന്തികമാക്കുന്നത് എളുപ്പമല്ല.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
2004 ചരിത്രത്തില്‍ അടയാളപ്പെടുത്തുക സുനാമിയുടെ പേരില്‍ ആയിരിക്കും. ഇന്ത്യനേഷ്യയിലും മാലി ദ്വീപുകളിലും തമിഴ്‌നാട്, കേരള തീരങ്ങളിലും സംഹാരനൃത്തമാടിയ, സുനാമിയുടെ പേരില്‍. തെല്ലുനേരം കൊണ്ട് സുനാമിയുടെ രാക്ഷസതിരകള്‍ കവര്‍ന്നെടുത്തത് ജീവിതങ്ങള്‍ എത്ര! പിച്ചിച്ചീന്തിയ കുടുംബങ്ങള്‍, തകര്‍ത്തെറിഞ്ഞ ജീവിതമാര്‍ഗ്ഗങ്ങള്‍! കറുപ്പ് കൊണ്ട് ഒരു ദിവസത്തെ രേഖപ്പെടുത്തണമെങ്കില്‍ അതാവും 2004, ഡിസംബര്‍ 26. ഞാനന്ന് മാലിയിലായിരുന്നു. കടലുകളാല്‍ ചുറ്റപ്പെട്ട മാലിദ്വീപില്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അത്യാഹിതവിഭാഗത്തില്‍ ഒരു നേഴ്‌സായി എത്തിയിട്ട് 4 വര്‍ഷം. നൂറു ശതമാനം മുസ്ലീം രാജ്യമായ മാലിയില്‍ ക്രിസ്തുമസ്സ് ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ കൂട്ടുകാര്‍ ക്രിസ്തുമസ്സ് രാത്രി ഒരുമിച്ചു കൂടി മനസ്സില്‍ നക്ഷത്രവിളക്കുകള്‍ തൂക്കി, ഹൃദയത്തില്‍ പുല്‍ക്കൂട് കെട്ടി, സിഡിയില്‍ ജോണ്‍ പൈനുങ്കലച്ചന്റെ കുര്‍ബാനയില്‍ പങ്കെടുത്ത്, കേക്ക് മുറിച്ച്, പാട്ടുപാടി അത്താഴവും കഴിഞ്ഞ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. 26-ന് പതിവുപോലെ ഉണര്‍ന്ന് പ്രഭാതകര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഹോസ്റ്റലിനു പുറത്ത് പതിവില്ലാത്ത ചില ഒച്ചകളും ബഹളങ്ങളും. ഞാന്‍ റൂം തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. മറ്റു കൂട്ടുകാര്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒരാളെ പിടിച്ചു നിറുത്തി, ഞാന്‍ വിവരം ആരാഞ്ഞു. ''ഇന്ത്യോനേഷ്യയില്‍ സുനാമി.'' ഒറ്റശ്വാസത്തില്‍ പറഞ്ഞ് അവള്‍ തിടുക്കത്തില്‍ നടന്നകന്നു... 'ഇന്ത്യോനേഷ്യയിലെ സുനാമിക്ക് ഇവളെന്തിനാ ഇവിടെ കിടന്ന് ഓടുന്നത്,' ഞാന്‍ ചിന്തിച്ചു നില്‍ക്കു മ്പോള്‍ അടുത്ത കുട്ടി വന്നു... ''സുനാമി ഇവിടേയ്ക്കും വരുമെന്ന് റേഡിയോയില്‍ വാര്‍ത്തയുണ്ട്.'' അവളും ഓടി. ''സുനാമി'' മനസ്സിനൊരു നടുക്കമായി. ചെറിയ ക്ലാസ്സില്‍ പേരുമാത്രം കേട്ടിട്ടുള്ള എന്തോ ഭീകര കടലാക്രമണം. 'ഏയ്, അതിവിടേയ്ക്ക് എങ്ങും വരില്ല' എന്ന് മനസ്സിനെ വിശ്വസിപ്പിച്ച്. 'ഇവളുമാര്‍ക്കൊക്കെ വട്ടാ' എന്ന് പിറുപിറുത്ത് ഞാന്‍ പ്രഭാത ഭക്ഷണമുണ്ടാക്കാന്‍ മുറിയില്‍ കയറി വാതിലടച്ചു. പുറത്തെ ബഹളം കൂടിക്കൂടിവന്നു. ''ഒന്നും വരുത്തല്ലേ ദൈവമേ'' എന്ന് ഉള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ പാചകത്തിേലര്‍പ്പെട്ടു. അപ്പോള്‍ സമയം രാവിലെ 9.20. എന്തായെന്ന് അറിയാന്‍ ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. അന്തരീക്ഷമാകെ കനത്തിരിക്കുന്നു. എല്ലാവരും ടെറസ്സിലാണ്. അവിടെ നിന്നാല്‍ കടല്‍ തൊട്ടടുത്തായി കാണാം. ഞാന്‍ മുകളിലേക്ക് ചെന്നു കുട്ടികള്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് നോക്കുന്ന ഭാഗത്തേക്ക് ഞാനും നോക്കി. ഇന്നും ഓര്‍ക്കുമ്പോള്‍ ആ രംഗം ശരീരത്തിലൊരു വിറയലായി അനുഭവപ്പെടുന്നു. കലികയറിയ കടല്‍ സംഹാരതാണ്ഡവമാടുന്നു. നാലു നിലയുള്ള ഞങ്ങളുടെ ഹോസ്പിറ്റലിന്റെ അത്രയും പൊക്കത്തില്‍ ഉയര്‍ന്ന്, കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍! തീരത്തുള്ള വൃക്ഷങ്ങള്‍ കടപൊഴുകുന്നു; കെട്ടിടങ്ങള്‍ ഇടിഞ്ഞ് തകരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പായല്‍പോലെ ഒഴുകി നടക്കുന്നു. തിരമാലകള്‍ക്കിയില്‍ നിന്ന് ഉയരുന്ന കൈകളും, ജീവനുവേണ്ടിയുള്ള നിലവിളികളും... എങ്ങും മരണത്തിന്റെ ഭീകരമുഖം! ഞങ്ങളും വെള്ളത്തിനടിയിലാകാന്‍ ഇനിയും ഏതാനും മിനുറ്റുകള്‍ മാത്രം. പേടിച്ചരണ്ട് ഞാന്‍ താഴേക്ക് ഓടി, മുറിയില്‍ കടന്ന് വാതിലടച്ചു. ഇതിനകം വിവരമറിഞ്ഞ് നാട്ടില്‍നിന്നൊരു ഫോണ്‍ കോള്‍. ഫോണ്‍ എടുത്ത് വിറയ്ക്കുന്ന ശബ്ദത്തില്‍ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു: ''ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ സുരക്ഷിതരാണ്.'' ഫോണ്‍ ഡിസ്‌കണറ്റഡ്. കാറ്റ് കുറെക്കൂടി ശക്തമായി. ഇതിനിടയില്‍ എന്റെ ഹൃദയത്തിന്റെ താളമിടിപ്പ് ഞാന്‍ വ്യക്തമായി കേട്ടു. പിന്നെ ആകെയൊരു മരവിപ്പായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ നാവുേപാലും ഉയരാത്ത അവസ്ഥ... ജപമാല എന്റെ കൈയ്യില്‍ ഇരുന്ന് ഞെരുങ്ങി.. പെട്ടെന്നാണ് നാട്ടിലുള്ള 2 വയസ്സു പ്രായമുള്ള എന്റെ മകളെ ഓര്‍ത്തത് - ഒരു ഭ്രാന്തിയെപ്പോലെ പെട്ടിയില്‍നിന്ന് ആല്‍ബം വലിച്ച് പുറത്തെടുത്ത് അവളുടെ ഫോട്ടോയില്‍ മുഖമര്‍ത്തി ഞാന്‍ വാവിട്ടു കരഞ്ഞു... ഇനി നിനക്ക് അമ്മയില്ല മോളെ, നിന്റെ കൊഞ്ചലുകള്‍ കേള്‍ക്കാന്‍ പപ്പ മാത്രം.. മാതാവിനെ വിളിച്ചു ഞാന്‍ കരഞ്ഞു... അമ്മേ, മാതാവേ, എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ... എന്റെ തെറ്റുകളെല്ലാം പൊറുക്കണമേ.. എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നല്ല മരണത്തിനായി ഞാന്‍ ഒരുങ്ങി... ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് കാണും ഞാന്‍ പുറത്തിറങ്ങി ടെറസ്സിലേക്ക് ഓടി, ആശ്വാസം നല്കുന്ന ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കാറ്റിന്റെ ശക്തി കുറയുന്നു 'തിരമാലകളുടെ ഇരമ്പലുകളും കടലിന്റ അട്ടഹാസവും തെല്ലൊന്ന് ശമിച്ചിരിക്കുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കടല്‍ ഏറെക്കുറെ ശാന്തമായി. വെള്ളത്തിന്റെ കുത്തൊഴുക്ക് നിലച്ച് തുടങ്ങി. ആളുകള്‍ കട്ടംകൂട്ടമായി, മരിച്ചവരേയും പരിക്കേറ്റവരേയും വഹിച്ചു കൊണ്ട് ഹോസ്പിറ്റലിലേക്ക് വരാന്‍ തുടങ്ങി. ഞെട്ടലില്‍ നിന്നുണര്‍ന്ന് ഞങ്ങളും കര്‍മ്മനിരതരായി. മരിച്ചവരേയും പരിക്കേറ്റവരേയും, കാണാതായവരേയും കുറിച്ചുള്ള വാര്‍ത്തകള്‍ പ്രവഹിക്കാന്‍ തുടങ്ങി. അത്ര അകലെയല്ലാതെയുള്ള ഞാന്‍ നേരത്തെ ജോലി ചെയ്തിരുന്ന ഹോസ്പിറ്റല്‍ തകര്‍ന്ന് തരിപ്പണമായത്, അവിടെ ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്ന രോഗി ഒഴുകിപ്പോയത്! ആരേയും കുറ്റം പറയാത്ത, ഏതൊരവസ്ഥയിലും എല്ലാവരേയും സഹായിക്കാന്‍ ഓടി നടന്ന തോമസ് മാഷിന്റെ രണ്ട് കാലുകളും സ്‌കൂള്‍ മതില്‍ വീണ് ചതഞ്ഞരഞ്ഞത്! ഹോസ്പിറ്റല്‍ തൂപ്പുകാരി റഷീദയുടെ രണ്ട് മക്കളും നഷ്ടപ്പെട്ടത്... എണ്ണിയാല്‍ തീരാത്ത ദുരന്തങ്ങളും കടലോളം കണ്ണീരും കരയ്ക്ക് സമ്മാനിച്ച കടല്‍ ഇപ്പോള്‍ കിടക്കുന്നു... ഒന്നുമറിയാതെ. ഓര്‍ക്കുമ്പോഴൊക്കെ ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കി. എന്തെ നീയെന്നെ ഇനിയും അവശേഷിപ്പിച്ചത്? എനിക്ക് അഞ്ജാതമായ അവന്റെ ജീവന്റെ പുസ്തകത്തില്‍ ഏതോ ഒരു താളില്‍ അതിന്റെ ഉത്തരമുണ്ടാകും; ഇനിയും മറിക്കാത്ത ഏതോ ഒരു താളില്‍! ഉയരുന്ന ജലത്തിനു മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരാമ്പല്‍ പൂപോലെ സുനാമിക്ക് മീതെ ഇനിയും വിടര്‍ന്നു നില്‍ക്കാന്‍ എന്നെ അനുവദിച്ച എന്റെ നല്ല ദൈവമേ, അവിടുത്തേക്ക് ഒരായിരം നന്ദി... സുനാമി പോലുള്ള ദുരന്തങ്ങളില്‍പെട്ടു വലയുന്ന എല്ലാ ജീവിതങ്ങള്‍ക്കും ഈ ഈസ്റ്റര്‍ സുനാമിയില്‍ വിരിഞ്ഞ ഒരു പൂപോലെ, പ്രത്യാശയുടെ പുത്തന്‍ ചക്രവാളങ്ങള്‍ തീര്‍ക്കട്ടെയെന്ന ആശംസയോടെ...
ഒരു രൂപതയില്‍ പ്രശ്‌നങ്ങളുണ്ടാക്കി ആരാധനാക്രമത്തില്‍ ഐകരൂപ്യം വരുത്താനുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ ആദ്യത്തേതല്ലെന്ന് കത്തോലിക്കാ സഭയുടെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രത്തിലെ ഈ ഏട്, മിലാന്‍ അതിരൂപതയില്‍ ചാള്‍സ് ബൊറൊമെയോ മെത്രാപ്പോലീത്തയായിരുന്ന സമയത്തേതാണ്. മിലാന്‍ അതിരൂപതയില്‍ അംബ്രോസിയന്‍ റീത്ത് ഔദ്യോഗിക റീത്തായി റോമില്‍നിന്ന് അംഗീകരിച്ച് കിട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയാണ് ചാള്‍സ് ബൊറൊമെയോ. സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന അജപാലനപരമായ പ്രതിസന്ധികളുടെയും ക്രമസമാധാന പ്രശ്‌നങ്ങളുടെയും ഉറവിടം ആരാധനാക്രമത്തിലെ പ്രശ്‌നം കാനന്‍ നിയമത്തിന്റെ ചുവടുപിടിച്ച് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സിനഡിന്റെ നിര്‍ബന്ധബുദ്ധിയാണല്ലോ. ഒരു രൂപതയില്‍ പ്രശ്‌നങ്ങളുണ്ടാക്കി ആരാധനാക്രമത്തില്‍ ഐകരൂപ്യം വരുത്താനു ള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ ആദ്യത്തേതല്ലെന്ന് കത്തോലിക്കാ സഭയുടെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രത്തിലെ ഈ ഏട്, മിലാന്‍ അതിരൂപതയില്‍ ചാള്‍സ് ബൊറൊമെയോ മെത്രാപ്പോലീത്തയായിരുന്ന സമയത്തേതാണ്. മിലാന്‍ അതിരൂപതയില്‍ അംബ്രോസിയന്‍ റീത്ത് ഔദ്യോഗിക റീത്തായി റോമില്‍നിന്ന് അംഗീകരിച്ച് കിട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയാണ് ചാള്‍സ് ബൊറൊമെയോ. അതിനെപ്പറ്റി മാര്‍ക്കോ എഴുതുന്നത് ഇങ്ങനെയാണ്: ''അംബ്രോസിയന്‍ റീത്ത് മിലാന്‍ അതിരൂപതയുടെ ഔദ്യോഗിക ആരാധനക്രമ റീത്തായി റോമില്‍നിന്ന് അംഗീകരിച്ച് കിട്ടാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. രൂപതയിലെ മെത്രാന്‍ എന്ന നിലയില്‍ അത് മിലാനിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും നടപ്പിലാക്കാനുള്ള അവകാശത്തിനായും അദ്ദേഹം വാദിച്ചു. അതുവഴി അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും എതിര്‍പ്പുകള്‍ കൂടാതെ അത് തുടരാനാവുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.'' ഈ ശ്രമങ്ങള്‍ക്കൊടുവില്‍ 1575 ജനുവരി 25-ന് ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പയില്‍നിന്ന് അംബ്രോസിയന്‍ റീത്ത് മിലാന്‍ അതിരൂപതയുടെ ഔദ്യോഗിക റീത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള പേപ്പല്‍ രേഖ സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആരാധനാക്രമത്തില്‍ ഐകരൂപ്യം കൊണ്ടുവരാന്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്ന റോമുമായി നിരന്തരം എതിരിടേണ്ടി വന്നതുകൊണ്ട് തനിക്ക് രൂപതയുടെ അജപാലപരമായ കാര്യങ്ങള്‍ക്ക് മാറ്റിവെയ്‌ക്കേണ്ടിയിരുന്ന സമയവും ഊര്‍ജ്ജവും തന്റെ പിന്‍ഗാമികളുടെ കാര്യത്തിലും സംഭവിക്കരുതെന്ന നിര്‍ബന്ധം ചാള്‍സ് ബൊറൊമിയയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അംബ്രോസിയന്‍ റീത്തിന് ഔദ്യോഗികാംഗീകാരം റോമില്‍ നിന്ന് നേടിയെടുക്കാന്‍ അദ്ദേഹം അക്ഷീണം യത്‌നിച്ചത്. എത്രയോ സമയവും ഊര്‍ജ്ജവുമാണ് എറണാകുളം-അങ്കമാലി അതിരൂപതയും ആരാധനാക്രമത്തിലെ ഐകരൂപ്യമെന്ന ചിലരുടെ പിടിവാശിയുടെ പേരില്‍ കളയേണ്ടി വരുന്നത്? രണ്ട് വൈദികരുടെയും രണ്ട് അല്മായരുടെയും ജീവന്‍ പോലും ഇതിന്റെ പേരില്‍ അപകടത്തിലായിരിക്കുന്നു. കരിയില്‍ പിതാവിന് രൂപതയുടെ ആത്മീയവും അജപാലനപരവുമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവുന്നുണ്ടോ? ജനാഭിമുഖ കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു ഔദ്യോഗിക രീതിയായി സിനഡ് അനുവദിച്ച് മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിവിധി ഇതാണെന്ന് തിരിച്ചറിഞ്ഞാലും മറ്റുള്ള സ്വാര്‍ത്ഥ താത്പര്യങ്ങളുടെ പേരില്‍ വാശിപിടിച്ചു നില്ക്കുന്നവര്‍ ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്. മിലാന്‍ അതിരൂപതയ്ക്ക് 1575-ല്‍ അംബ്രോസിയന്‍ റീത്ത് ഔദ്യോഗികമായി റോം അംഗീകരിച്ച് നല്കിയെങ്കിലും അതിനെ തകിടം മറിച്ച് റോമന്‍ റീത്ത് അടിച്ചേല്പിക്കാന്‍ റോമിലുള്ള ചില മെത്രാന്മാരും വൈദികരും തുടര്‍ന്നും ശ്രമിച്ചു എന്നതാണ് ചരിത്രം. ഇതിനായി അവര്‍ മിലാനിലെ ഗവര്‍ണര്‍ക്ക് ഒരു പേപ്പല്‍ ഒഴിവ് സംഘടിപ്പിച്ച് നല്കുകയാണ് ചെയ്തത്. ഇതുപ്രകാരം ഗവര്‍ണര്‍ പോകുന്ന മിലാനിലെ എല്ലാ പള്ളികളിലും റോമന്‍ റീത്തില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവകാശം ഉണ്ടെന്നതാണ്. ഇത്തരമൊരു ഒഴിവ് റോം ഗവര്‍ണര്‍ക്ക് നല്കിയാലുണ്ടാവുന്ന പ്രശ്‌നങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് 1578 ജൂലൈയില്‍ ചാള്‍സ് ബൊറൊമെയോ റോമിലേക്ക് എഴുതിയ കത്ത് വായിക്കുന്നവര്‍ക്ക് ഇന്ന് ആരാധനക്രമ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളുമായി അത്ഭുതകരമായ സാമ്യം കാണാനാവും. അംബ്രോസിയന്‍ റീത്തില്‍ കുര്‍ബാനയര്‍പ്പിച്ച് പോരുന്ന മിലാന്‍ അതിരുപതയിലെ പള്ളികളില്‍ റോമന്‍ റീത്തില്‍ കുര്‍ബാനയര്‍പ്പിച്ചാലുണ്ടാവുന്ന അജപാലനപരമായ പ്രശ്‌നങ്ങളെപ്പറ്റി വ്യക്തമായും അതിനു പിന്നിലെ രാഷ്ട്രീയത്തെപ്പറ്റി പരോക്ഷമായും സൂചിപ്പിച്ചുകൊണ്ടാണ് ചാള്‍സ് ബൊറൊമെയോ ഈ കത്ത് എഴുതുന്നത്. മിലാന്‍ അതിരൂപതയില്‍ തനിക്കുള്ള അധികാരം പരിമിതപ്പെടുത്താന്‍ ഏതു വഴിയും സ്വീകരിക്കാന്‍ തയ്യാറുള്ള ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു ഒഴിവ് ലഭിക്കുമ്പോള്‍ അദ്ദേഹം മിലാന്‍ അതിരൂപതയിലെ പള്ളികളില്‍ മാറിമാറി കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുമെന്നും അതുവഴി അവിടങ്ങളിലൊക്കെ റോമന്‍ റീത്തില്‍ കുര്‍ബാന ചൊല്ലാന്‍ വൈദികര്‍ നിര്‍ബന്ധിതരാകുമെന്നും അത് രൂപതയിലാകെ വിഭാഗീയതയും വിഭജനവും സൃഷ്ടിക്കുമെന്നും ചാള്‍സ് ബൊറൊമെയോ കത്തില്‍ സൂചിപ്പിക്കുന്നു. സിനഡ് കുര്‍ബാന ചൊല്ലാനാഗ്രഹിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ലെന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ കത്ത് അധാരമാക്കി എറണാകുളം അതിരൂപതയില്‍ സിനഡ് കുര്‍ബാന ചൊല്ലാന്‍ ചില അധികാരികള്‍ വാശിപിടിക്കുമ്പോള്‍ മിലാനിലെ ഈ ഗവര്‍ണറെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും 500 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ക്കാതിരിക്കാനാവില്ല. ആരാധനക്രമത്തിന്റെ പേരില്‍ തന്റെ അതിരൂപതയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ ആരെയും അനുവദിക്കാതിരുന്ന ചാള്‍സ് ബൊറൊമെയുടെ നിലപാടു തന്നെയാണ് കരിയില്‍ പിതാവ് സ്വീകരിക്കുന്നത്. ഏത് കാനന്‍ നിയമം ഉയര്‍ത്തിപ്പിടിച്ചായാലും ശരി ഈ രൂപതയിലെ ഒരു വൈദികനും അല്മായനും ആഗ്രഹിക്കാത്ത ഒരു കുര്‍ബാനയര്‍പ്പണ രീതി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിച്ചാല്‍ ഉണ്ടാവുന്ന അജപാലനപരമായ പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും മാത്രമല്ലെ, ചാള്‍സ് ബൊറൊമെയെപ്പോലെ കരിയില്‍ പിതാവും ചൂണ്ടിക്കാണിച്ചിട്ടുള്ളൂ. ചാള്‍സ് ബൊറൊമെയുടെ കത്തില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം papal delegate കര്‍ദ്ദിനാള്‍ മൊറോണിയെപ്പറ്റിയാണ്. റോമിലെ delegate ആയ, എല്ലാ ദിവസവും റോമന്‍ റീത്തില്‍ കുര്‍ബാന ചൊല്ലുന്ന കര്‍ദ്ദിനാള്‍ മിലാന്‍ സന്ദര്‍ശിച്ചപ്പോള്‍ കത്തീഡ്രലില്‍ വി. കുര്‍ബാന ചൊല്ലിയത് അംബ്രോസിയന്‍ റീത്തിലാണെന്ന് ചാള്‍സ് ബൊറൊമെയോ കത്തില്‍ പറയുന്നുണ്ട്. Papal Delegate എന്ന നിലയില്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ മിലാന്‍ കത്തീഡ്രലില്‍ റോമന്‍ റീത്തില്‍ കുര്‍ബന ചൊല്ലാമെന്നിരിക്കെ, അജപാലനപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും താന്‍ കുര്‍ബാനയര്‍പ്പിക്കുന്നയിടത്തെ കീഴ് വഴക്കം പാലിക്കാനും അദ്ദേഹം കാണിച്ച മഹാമനസ്‌കത വലിയ ആദരവോടെയാണ് ചാള്‍സ് ബൊറൊമെയോ കത്തില്‍ എഴുതുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രലിലും പള്ളികളിലും കുര്‍ബാന ചൊല്ലിയാല്‍, എന്തു പ്രശ്‌നങ്ങളുണ്ടായാലും, സിനഡ് കുര്‍ബാനയെ ചൊല്ലൂ എന്ന് വാശിപിടിക്കുന്നവരുടെ മുന്നില്‍ ചരിത്രം നല്കുന്ന മനോഹരമായ ഒരു മാതൃകയാണ് കര്‍ദ്ദിനാള്‍ മൊറോണിയുടേത്. രൂപതയ്ക്കു പുറത്തുനിന്നുള്ള വൈദികര്‍ തന്റെ രൂപതയില്‍ വരുമ്പോള്‍ ലത്തീന്‍ റീത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കാനുള്ള അനുവാദം താന്‍ ആദ്യം നല്കിയിരുന്നുവെങ്കിലും, തന്റെ അതിരൂപതയിലെ ഇടവകകളില്‍ അത് അജപാലക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു മനസ്സിലാക്കിയതിനാല്‍ ആ അംഗീകാരം ചാള്‍സ് ബൊറൊമെയോ പിന്നീടു പിന്‍വലിക്കുകയുമുണ്ടായി. മെത്രാന്മാര്‍ക്കും മറ്റു രൂപതകളിലെ വൈദികര്‍ക്കും എറണാകുളത്ത് കുര്‍ബാന ചൊല്ലാന്‍ സാധിക്കാത്തത് കാനന്‍ നിയമം വഴി പരിഹരിക്കുന്നതിന് പകരം ഇവിടെ നിലനില്ക്കുന്ന ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതി എറണാകുളത്ത് ഒരു liturgical variation ആയി സിനഡ് അംഗീകരിച്ച് പ്രശ്‌നപരിഹാരം നടത്തുന്നതാവും അഭികാമ്യം. മേജര്‍ ആര്‍ച്ച്ബിഷപ് തന്റെ സര്‍ക്കുലറുകളിലൂടെ തുടര്‍ച്ചയായി എഴുതി അറിയിക്കുന്നത് എറണാകുളത്തൊഴിച്ച് മറ്റെല്ലാ രൂപതകളിലും സിനഡ് കുര്‍ബാന ഒരു കുഴപ്പവുമില്ലാതെ നടപ്പിലാക്കിക്കഴിഞ്ഞു എന്നാണല്ലോ. എറണാകുളത്ത് ഇത് നടപ്പിലാവില്ലെന്ന് ഏറെക്കുറെ ബോധ്യമായിക്കഴിഞ്ഞുതാനും. അതുകൊണ്ട് എറണാകുളത്ത് മാത്രം ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭയുടെ ഒരു ഔദ്യോഗിക variation ആയി സിനഡ് അംഗീകരിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ സ്ഥായിയായ പരിഹാരമായല്ലോ. പിതാക്കന്മാര്‍ക്കും മറ്റു രൂപതകളിലെ വൈദികര്‍ക്കും എറണാകുളത്ത് സിനഡ് അംഗീകരിച്ചിട്ടുള്ള ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നതിന് ഒരു തടസ്സവും ഉണ്ടാവില്ല. മിലാന്‍ അതിരൂപതയിലോ, ബ്രാഗ രൂപതയിലോ രൂപതാ റീത്തുകള്‍ റോം അനുവദിച്ചതുകൊണ്ട് റോമന്‍ റീത്തിന് ഒരു ഭീഷണിയും ഉണ്ടായിട്ടില്ല. ലത്തീന്‍ റീത്തിന്റെ ഐക്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. റോമന്‍ റീത്തില്‍നിന്ന് വ്യത്യസ്തമായ ഒരു റീത്ത് പിന്തുടരുന്ന ഒരു അതിരൂപതയുടെ മെത്രാപ്പോലീത്തയ്ക്ക് ലത്തീന്‍ സഭയുടെ തലവന്‍ കൂടിയായ മാര്‍പാപ്പയാകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കര്‍ദ്ദിനാള്‍ മൊന്തീനി പോള്‍ ആറാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു. മാര്‍പാപ്പമാരും മറ്റു രൂപതകളിലെ മെത്രാന്മാരും മിലാന്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ അവിടെ കുര്‍ബാന ചൊല്ലുന്നത് അംബ്രോസിയന്‍ റീത്തിലാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1983-ലും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012-ലും ഫ്രാന്‍സിസ് മാര്‍പാപ്പ 2017-ലും മിലാന്‍ സന്ദര്‍ശിച്ചപ്പോള്‍ വി. കുര്‍ബാനയര്‍പ്പിച്ചത് അംബ്രോസിയന്‍ റീത്തിലാണ്. ഇങ്ങനെയൊരു ചരിത്രം നമ്മുടെ മുമ്പിലുള്ളപ്പോള്‍, ജനാഭിമുഖ കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ liturgical variation ആയി ഔദ്യോഗികമായി അംഗീകരിക്കാന്‍ സനഡിനും ഈ ഔദ്യോഗിക കുര്‍ബാനയര്‍പ്പണ രീതിയില്‍ ബലിയര്‍പ്പിക്കാന്‍ പിതാക്കന്മാര്‍ക്കും എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാവേണ്ടത്? മെത്രാന്മാര്‍ക്കും മറ്റു രൂപതകളിലെ വൈദികര്‍ക്കും എറണാകുളത്ത് കുര്‍ബാന ചൊല്ലാന്‍ സാധിക്കാത്തത് കാനന്‍ നിയമം വഴി പരിഹരിക്കുന്നതിന് പകരം ഇവിടെ നിലനില്ക്കുന്ന ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതി എറണാകുളത്ത് ഒരു liturgical variation ആയി സിനഡ് അംഗീകരിച്ച് പ്രശ്‌നപരിഹാരം നടത്തുന്നതാവും അഭികാമ്യം. കാനന്‍ നിയമ പണ്ഡിതനായിരുന്ന ചാള്‍സ് ബൊറെമെയോ ആരാധാനക്രമ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആശ്രയിച്ചത് കാനന്‍ നിയമത്തേക്കാള്‍ അദ്ദേഹത്തിന്റെ അജപാലനപരമായ ആഭിമുഖ്യങ്ങളെയാണ്. പ്രസ്തുത കത്തിലും ഈ വിധിയുമായി ബന്ധപ്പെട്ട അതേ വര്‍ഷം നവംബറില്‍ എഴുതിയ കത്തിലും കാനന്‍ നിയമത്തെ അധികരിച്ചല്ല, അജപാലനപരമായ പ്രശ്‌നങ്ങളെ അധികരിച്ചാണ് പ്രശ്‌നപരിഹാരത്തിന് അദ്ദേഹം ശ്രമങ്ങള്‍ നടത്തുന്നത്. ആരാധനക്രമ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും അല്മായര്‍ക്കും നിരവധി കാനന്‍ നിയമങ്ങള്‍ quote ചെയ്തുകൊണ്ട് കത്തുകളിറക്കുന്ന മെത്രാന്മാര്‍ക്ക് ചാള്‍സ് ബൊറൊമെയോ ഒരു വെല്ലുവിളി തന്നെയാണ്. എടുത്തു പ്രയോഗിച്ച കാനന്‍ നിയമങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, മറിച്ച് കൂട്ടാനാണിട വന്നതെന്ന് തിരിച്ചറിയുമ്പോള്‍, അജപാലനാഭിമുഖ്യത്തോടെ ഇതേ പ്രശ്‌നത്തെ അഭിമുഖീകരിച്ച് മിലാന്‍ രൂപതയില്‍ ഈ വിഷയത്തില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറവും നിലകൊള്ളുന്ന സമാധാനം സംജാതമാക്കിയ ചാള്‍സ് ബൊറൊമെയോ എന്ന കാനന്‍ നിയമ പണ്ഡിതനെ നമുക്ക് സ്മരിക്കാം. ആരാധനാക്രമത്തില്‍ ഐകരൂപ്യം കൊണ്ടുവരാന്‍ ശ്രമിച്ച റോമിന്റെ രാഷ്ട്രീയ ഇടപെടലുകളെ നിരന്തരം നേരിടേണ്ടി വന്ന വ്യക്തി എന്ന നിലയില്‍, 800 വര്‍ഷം നീണ്ട ആരാധനക്രമ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം റോമില്‍ നിന്നുള്ള ഔദ്യോഗികാംഗീരം വഴി നേടിയെടുത്ത വ്യക്തി എന്ന നിലയില്‍, ആ അംഗീകാരം 400 വര്‍ഷങ്ങള്‍ക്കിപ്പുറവും മിലാന്‍ അതിരൂപതയ്ക്കകത്തും മിലാന്‍ രൂപതയും റോമും തമ്മിലുള്ള ബന്ധത്തിലും സമാധാനം നിലനിറുത്തുന്നു എന്നതിനാലും, ചാള്‍സ് ബൊറൊമെയുടെ ആഭിമുഖ്യങ്ങളും ആഗ്രഹങ്ങളും വാക്കുകളും പ്രവൃത്തികളും സീറോ മലബാര്‍ സഭാ നേതൃത്വവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ ആരാധനാക്രമ കാര്യങ്ങളില്‍ ഇന്ന് ഉടലെടുത്തിരിക്കന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തില്‍ നമ്മുടെ പിതാക്കന്മാരെ നയിക്കേണ്ടിയിരിക്കുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.* നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിനു മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റ്‌മാരും ഈടാക്കുന്നുണ്ട്.ഈ വാങ്ങുന്ന പണത്തിന് പലസ്ഥലങ്ങളിലും കൃത്യമായ രേഖകളോ രശീതിയോ നൽകാറില്ല. ഇത്തരത്തിൽ പുതിയ വാട്ടർ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താക്കൾ പല ഇനത്തിലും കബളിപ്പിക്കലിന് ഇരയാകാറുണ്ട്. ഇത്തരം അനധികൃത ആളുകൾ പല ഇനത്തിലും അമിത തുകകൾ ഈടാക്കുന്നതിനാൽ അത്യാവശ്യക്കാരായ ആളുകൾ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിനു മടിച്ചു നിൽക്കുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ തുച്ഛമായ 10% -അതായത് 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്. എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി….കേന്ദ്രസർക്കാർ 45% വിഹിതം സംസ്ഥാന സർക്കാർ 30% വിഹിതംഗ്രാമപഞ്ചായത്ത് 15% വിഹിതം ആകെ 90% ഗവൺമെൻറ് സബ്സിഡിയും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്. ഈ പദ്ധതി വഴി എങ്ങനെ പുതിയ വാട്ടർ കണക്ഷൻ എടുക്കും? ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഉള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.കേന്ദ്ര മാനദണ്ഡമനുസരിച്ച് ഈ പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിനെയോ വാർഡ് മെമ്പറേയോ സമീപിച്ച്‌ അപേക്ഷ നൽകുക . സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റി യുടെ താങ്കളുടെ പഞ്ചായത്തിന്റെ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയറെ സമീപിക്കുക. അല്ലെങ്കിൽ അതോറിറ്റി ട്രോൾ ഫ്രീ നമ്പറായ 1916 ൽ ബന്ധപ്പെടുക. Post navigation കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ
1980കളിൽ കേരളത്തിലാകമാനം ഉണ്ടായ യുവജന മുന്നേറ്റം സമരങ്ങളുടേയും, സാമൂഹ്യ മുന്നേറ്റങ്ങളുടെയും അലയടികൾ നാട്ടികയിലും ഉണ്ടായി. കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചായിരുന്നു തുടക്കം. കാരണം S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് രൂപീകരണത്തിന് മുമ്പ് തളിക്കുളത്ത് യൂണിറ്റുണ്ടായിരുന്നു. തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥയിൽ ഉണ്ടായ പരിപാടികൾ - തളിക്കുളം ………….സ്‌കൂളിൽ വെച്ച് അവതരിപ്പിച്ച ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും ആണ് യഥാർത്ഥത്തിൽ നാട്ടികയിൽ യൂണിറ്റ് രൂപീകരണത്തിന് ആവേശം കൊള്ളിച്ചത്. 1984 തൃപ്രയാർ ……. സ്‌കൂളിൽ വെച്ച് എൻ.ആർ. ഗ്രാമപ്രകാശ്, എ.കെ.തിലകൻ, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.എം.രവിബാബു, പി.പി.രാജു, പി.എസ്.സുരേഷ്, ഇർഷാദ്, ഹുസൈൻ, സുധീഷ് എന്നിവരടക്കം 17 പേർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ എ.കെ.തിലകൻ യൂണിറ്റ് സെക്രട്ടറിയും ടി.എൻ.രവിബാബു പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ബാലവേദി: വിപുലമായ ബാലവേദി രൂപീകരണവും പ്രവർത്തനങ്ങളും നാട്ടിക പഞ്ചായത്തിലെ വിവിധ മേഖലകളിൽ സജീവമായി എല്ലാ വാർഡുകളിലും പരിഷത്തിന്റെ നേതൃത്വത്തിൽ ബാലവേദികൾ രൂപീകരിക്കപ്പെട്ടു. സംസ്ഥാന ബാലവേദി ക്യാമ്പിൽ ശ്രീ. രഘു കുറ്റിക്കാട് പങ്കെടുത്തു. സൈക്കിളിൽ വിലങ്ങൾകുന്ന് പഠനയാത്രയും, ബാലോത്സവ ജാഥകളും, ശാസ്ത്ര സഹവാസ ക്യാമ്പുകൾ ഒക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ബാലവേദിയിൽ കൂടെ സജീവമായി പരിഷത്ത് പ്രവർത്തനത്തിൽ എത്തിയ കെ.എസ്.സുധീർ ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ ITചുമതലക്കാരനാണ്. അടുപ്പ്: പുകയില്ലാത്ത അടുപ്പ് 1982ൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വിറക് ലാഭിക്കുന്നതിനു വേണ്ടി ദക്ഷത കൂടിയ അടുപ്പ് പരിഷത്ത് രൂപകൽപന ചെയ്തത്. വിവിധ പ്രദേശങ്ങളിൽ അടുപ്പ് പ്രവർത്തന പരിശീലനം, നിർമ്മാണം എന്നിവ പരിഷത്തിന് പുതിയ മേഖലകൾ തുറന്നു കൊടുത്തു. ലാഭേച്ഛയില്ലാതെ തൃപ്രയാറിലെ നവരശ്മിയിൽ നിന്ന് ആസ്ബറ്റോസ് പൈപ്പ് ചുമന്ന് റോഡിലൂടെ നടന്നു പോയതും ഒരു പ്രചരണ പ്രവർത്തനമായിരുന്നു. അടുപ്പ് സ്ഥാപിക്കുന്നതിൽ പി.കെ.ജ്യോതി ബസു, ടി.കെ. പ്രസാദ് എന്നിവർ സജീവമായിരുന്നു. പരിഷത്ത് കലാജാഥ ടീം സ്വന്തമായി ഒരു കലാ ടീം ഉണ്ടായിരുന്ന യൂണിറ്റായിരുന്നു നാട്ടിക. ഇപ്പോൾ അത് അതിശയം തോന്നിപ്പിക്കുന്ന കാര്യമാണ്. പി.എസ്.ഗോപാലകൃഷ്ണൻ, പി.എസ്.പ്രസാദ്, പി.കെ.ജ്യോതി ബസു, കുന്നത്ത് അഭയജിത്ത്, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.കെ.ഹരിദാസ്, കൊടുങ്ങല്ലൂർക്കാരനായ ഉണ്ണിക്കുട്ടൻ, സി.കെ.സുരേഷ് ബാബു, വിന്ധ്യൻ മാഷ് എന്നിവരടക്കം 12 പേർ കൃഷ്ണൻമാഷുടെ വീട്ടുപരിസരത്ത് ഒത്തുചേർന്ന് വിവിധ സ്ഥലങ്ങളിൽ പരിപാടികൾ 1984-1993 വരെ അവതരിപ്പിച്ചിരുന്നു. ഒരിക്കൽ മുറ്റിച്ചൂർ യൂണിറ്റ് പരിപാടി അവതരിപ്പിച്ചത് ചരിത്രത്തിലെ പ്രധാന സംഭവമായി. രാഷ്ട്രീയ സഖാവായിരുന്ന കെ.വി.പീതാംബരൻ നേതൃത്വം നൽകിയ ഇന്നത്തെ യുഗഭാവന കലാകേന്ദ്ര വാർഷിക പരിപാടിയിൽ പരിഷത്തിന് പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി കൈയ്യടി നേടിയിരുന്നു. ജനകീയ ശാസ്ത്രലോക ക്ലാസ് : പരിഷത്ത് സ്ഥാപകരിലോരാളായ അന്നത്തെ ജനറൽ സെക്രട്ടറി ശ്രീ. സി.ജി. ശാന്തകുമാർ ആണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി. സ്‌കൂളിൽ നമ്മുടെ ശാസ്ത്ര ലോകം ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തത്. പരിഷത്തുമായി ബന്ധമില്ലാത്ത പലരേയും 1985-86ൽ നാം ജീവിക്കുന്ന ലോകം എന്ന ക്ലാസ്സിലൂടെ പരിഷത്തുമായി ബന്ധപ്പെടുവാൻ സഹായിച്ചു. അതിൽ പ്രധാനമായി ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന ഗഫൂർ മാളിയേക്കൽ എന്നവർ ഇത്തരത്തിൽ പ്രത്യേകം സ്മരിക്കുന്നു. ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായി പരങ്കടുത്തിരുന്ന ഒരാളാണ് കിഴക്കേടത്ത് രാമകൃഷ്ണൻ മാസ്റ്റർ മലയാളം പണ്ഡിറ്റ് കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാഷിന്റെ ഓർമ്മ ഈ അവസരത്തിൽ സ്മരിക്കുന്നു. അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പി.എസ്.സുരേഷ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ചേർക്കരയിലുള്ള ഇ.പി.എസ്. സുരേഷ്, ബിജു എന്നിവർ സജീവ പ്രവർത്തകരായിരുന്നു. സാക്ഷരത 1989ൽ ആണ്. സാക്ഷരതാ യജ്ഞം എറണാകുളം ജില്ലയിൽ ആദ്യത്തെ തുടക്കം ജീവിക്കാനാവശ്യമായ എഴുത്തും, വായനക്കുമൊപ്പം സമൂഹത്തിന്റെ പൊതു വികാസത്തിന് കഴിവുകൾ സ്വന്തം പേരും, വിലാസവും ഒന്നെഴുതി മനസ്സ് കുളിർപ്പിക്കാൻ മോഹം പേറി നടക്കുന്നവരെ അക്ഷര ലോകത്തെത്തിച്ച സമ്പൂർണ്ണ സാക്ഷരതാ യജ്ഞം അത് യാഥാർത്ഥ്യമാക്കുന്നതിനായി സി.ജി. ശാന്തകുമാർ മാഷും, അന്നത്തെ എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന ശ്രീ.കെ.ആർ. രാജൻ പരിഷത്തിന്റെ സജീവ പ്രവർത്തകരായിരുന്നു. അതിന്റെ ആവേശം ഉൾക്കൊണ്ട് ആണ് കേരളം മുഴുവനും സാക്ഷരതാ പ്രസ്ഥാനം കേരളം ലോകത്തിന് കാണിച്ചുകൊടുത്ത മാതൃക. ഒരു പറ്റം സ്ത്രീകളെ വികസന പങ്കാളികളാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു. യുവത്വത്തിന്റെ തുടിപ്പ് എങ്ങും കണ്ടു. കക്ഷിരാഷ്ട്രീയവും, വികസനവും കൂട്ടി കുഴയ്ക്കാതെ വികസന പ്രവർത്തനങ്ങളിൽ ഒരുമിക്കാൻ കഴിയും എന്ന ബാലപാഠവും, നാട്ടിക യൂണിറ്റിൽ സാക്ഷരത പ്രസ്ഥാനത്തിനു മുമ്പ് തന്നെ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക്ക് ചടട യൂണിറ്റുമായി ബന്ധപ്പെട്ട് അവരുടെ ഒരു പരിപാടി എന്ന നിലയിൽ നാട്ടികയിലെ 3, 4 വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന സാക്ഷരതാ പ്രവർത്തനം ഈ കാലഘട്ടത്തിൽ ആ മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ദൃശ്യപരത ഉണ്ടാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത്. അധ്യാപകനായ ഡേവീസ് മാഷ് ആയിരുന്നു മുൻനിരയിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകരായ എ.കെ.തിലകൻ, ടി.കെ.പ്രസാദ്, പ്രഭ, ഐ.പി.മുരളി എന്നിവർ. അതിനു ശേഷം 1989ലെ നാട്ടികയിൽ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ശ്രീ.സി. സേതുമാധവനും പിന്നീട് പരിഷത്തിന്റെ ജില്ലാ ട്രഷററായി ചുമതലയേറ്റ ശ്രീ. വി.ശ്രീകുമാറും ഒക്കെ പരിഷത്തായി കൂടുതൽ അടുത്തത്. ടി.വി.സജീവ് മാഷ് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ടി.വി.ഘോഷ്, ശാർക്കര ശ്രാവൺകുമാർ, ഇപ്പൊ നമ്മുടെ കൂടെ ഇല്ലാത്ത അന്തരിച്ചുപോയ ശ്രീ ജയദേവൻ മാടക്കായി എന്നിവരും സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളായി പിന്നീട് നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം നാട്ടികയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ നമ്മുടെ യൂണിറ്റിനു കഴിഞ്ഞു. ഒരു പ്രതിഫലവും പറ്റാതെ ഇൻസ്ട്രക്റ്റർമാരും, റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തകർ എത്താൻ തുടങ്ങി. നേതൃത്വനിരയിൽ ശാസ്ത്രസാഹിത്യ പ്രവർത്തകരായിരുന്നു. സാക്ഷരതാസമിതിയുടെ ചെയർമാൻ ആയി അന്നത്തെ പ്രസിഡന്റായ ശ്രീമാൻ സി.കെ. നാരായണനും കൺവീനറായി എ.കെ.തിലകനും, മാസ്റ്റർ കോ-ഓർഡിനേറ്ററായി ടി.കെ.പ്രസാദുമാണ് പ്രവർത്തിച്ചിരുന്നത്. അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസറായി അരിമ്പൂരിലെ പരിഷത്ത് പ്രവർത്തകനും ഡപ്യൂട്ടേഷനിൽ നാട്ടികയിൽ ചുമതലയേറ്റ ശ്രീ. ബാലകൃഷ്ണൻ മേഖലാതല സംഘാടക അംഗവുമായിരുന്നു. അക്കാലത്ത് ബ്ലോക്ക്തല പ്രേജക്റ്റ് ഓഫീസറായി പ്രവർത്തിച്ചിരുന്നത് ഇ.പി.ശശികുമാർ മാഷായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ടു അന്നത്തെ യൂണിറ്റ് സെക്രട്ടറി പി.എസ്.പ്രസാദായിരുന്നു. ശ്രീ. രഘുരാമൻ ആയിരുന്നു പ്രസിഡന്റ്. ഓരോ ദിവസത്തെ പ്രവർത്തനവും വിലയിരുത്തിയിരുന്നു. പഞ്ചായത്ത് ഹാളിൽ ശ്രീ. വി.കെ. ഗോപിനാഥൻ മാസ്റ്റർ ഋഃ. ങഘഅ ശ്രീ. ദാസൻ, രാമൻ മാസ്റ്റർ, ജയദേവൻ, സി. സേതുമാധവൻ, കുമാർ, പ്രഭ തുടങ്ങി ഒട്ടേറെ പേർ. അതിനു ശേഷം 1991 ഏപ്രിൽ 18-ാം തിയ്യതി കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വെച്ച് സാക്ഷരതാ പഠിതാവായ ഏറ്റവും പ്രായം ചെന്ന ഐഷയാണ് കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. അന്ന് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതുകൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ പോലും സദസ്സിലിരുന്നാണ് പരിപാടിയുമായി ബന്ധപ്പെട്ടത്. സാക്ഷരതാ പ്രവർത്തനമായി യൂണിറ്റുമായി ബന്ധപ്പെട്ടാണ് സി. ശങ്കരനാരായണൻ പിന്നീട് മേഖലാ സെക്രട്ടറിയും ജില്ലാ ഭാരവാഹിയും ഒക്കെയായത്. അഖിലേന്ത്യാ ശാസ്‌ത്രോത്സവം : കേരളവർമ്മ കോളേജിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ സമാപനവുമായി ബന്ധപ്പെട്ട് നടന്ന ജാഥയിൽ നമ്മുടെ യൂണിറ്റിൽ നിന്ന് ഒരു വലിയ ടീം തന്നെ പങ്കെടുത്തിരുന്നു. ടാബ്ലോ - ദാരികനും, കാളിയും അവതരിപ്പിച്ചു. രണ്ടുപേർ ജാഥക്കൊപ്പം ഉണ്ടായിരുന്നു. അതിലൊരാൾ പി.പി.രാജുവായിരുന്നു. കോൺഗ്രസ്സ് സമ്മേളന സംബന്ധമായ പ്രവർത്തകനായിരുന്ന രാജു പിന്നീട് വിദേശത്ത് പോകുകയും പ്രവാസി മലയാളികളുടെ നാട്ടിക എന്ന പേരിൽ തന്നെയുള്ള ഒരു സംഘടന ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവവുമാണിപ്പോൾ. 1993-94 വിഭവ ഭൂപടം നാട്ടികയിൽ നടപ്പിലായി. 1994-95 പോളിടെക്‌നിക്കിൽ വെച്ച് ജില്ലാ സമ്മേളനം. നാം ജീവിക്കുന്ന ലോകം - 1985-86 കാലഘട്ടത്തിൽ നടത്തി. ആദ്യത്തെ ആരോഗ്യ സർവ്വെ 1987ൽ നടന്നു - ഒന്നാംഘട്ടം 10 കൊല്ലത്തിനു ശേഷം 10% വീടുകളിൽ പിന്നീട് 2-ാം ഘട്ടം നടന്നു. 1994ൽ വിഭവ ഭൂപടം നാട്ടികയിൽ നടന്നത് കെ.എസ്.സുധീറും ടി.ബി.സത്യനും ആയിരുന്നു യൂണിറ്റ് ചുമതലക്കാർ. (സർവ്വെ കല്ല് കടലിൽ കണ്ടെത്തിയ കാലം) സോപ്പ് ക്യാമ്പയിൻ: 1995-96 കാലത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന സോപ്പ് യൂണിറ്റിൽ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന സമയം ഹിന്ദുസ്ഥാൻ ലിവർ കമ്പനിയുടെ ആളുകൾ തൃപ്രയാറിലെത്തി ഇവിടെ ഉപയോഗിക്കുന്ന സോപ്പിന്റെ അളവിൽ കുറവ് ഉണ്ടാവാനുള്ള കാരണം അന്വേഷിച്ചു ബോധ്യപ്പെട്ടു തിരിച്ചുപോവുകയും ചെയ്തു. 1996 ജനകീയാസൂത്രണം : ഭൂപരിഷ്‌കരണത്തിനും, സാക്ഷരതക്കും ശേഷം നാം കണ്ടത് ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു. വികസനാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ പുതു കേരള സൃഷ്ടിയായിരുന്നു ഇത്. യൂണിറ്റിനേക്കാളും കൂടുതൽ മേഖലയിലെ ബ്ലോക്ക് തലത്തിൽ 1995 പഞ്ചായത്ത്‌രാജും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഢ ടന്റെ നേതൃത്വത്തിലുള്ള ഘഉഎ മന്ത്രിസഭയും 1996ൽ അധികാരത്തിൽ വന്ന ബ്ലോക്കിൽ അന്ന് കോൺഗ്രസ്സ് ഭരണസമിതിയായിരുന്നു. സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നെങ്കിലും ബ്ലോക്ക് ടെക്‌നിക്കിൽ കമ്മിറ്റിയുടെ ചെയർമാൻ നമ്മുടെ യൂണിറ്റിലെ മജീദ് മാസ്റ്റർ ആയിരുന്നു. ഡപ്യൂട്ടേഷനിൽ ദിനേശൻ മാഷ് ആയിരുന്നു ചുമതല. നമ്മുടെ പഞ്ചായത്തിലെ ഗ്രാമത്തിൽ നാടറിയാം എന്ന പരിപാടിയിൽ ശ്രീ. ശങ്കരനാരായണൻ സംസ്ഥാന ഗഞജയായും, ടി.കെ.പ്രസാദ് പഞ്ചായത്ത് ജനകീയ കൺവീനറായും പ്രവർത്തിച്ച്, സത്യഭാമ ജയപാലനായിരുന്നു അന്നത്തെ ആദ്യ പ്രസിഡന്റ്, അതിനുശേഷം സുഭാഷ്ചന്ദ്രൻ മാസ്റ്റർ, യു.കെ.ഗോപാലൻ എന്നിവർ പ്രസിഡന്റാവുകയും ജനകീയാസൂത്രണമായി ബന്ധപ്പെട്ട് രാത്രി കാലങ്ങളിൽ വരെ പഞ്ചായത്തിലിരുന്ന് പദ്ധതികൾ തയ്യാറാക്കാനുണ്ടായിരുന്നു. രാത്രികാലം എന്നു പറയുമ്പോൾ ടചന് ജോലി സംബന്ധമായി 6 മണിക്ക് ശേഷം മാത്രമാണ് സാധിച്ചിരുന്നത്. അതുകൊണ്ട് തൃപ്രയാർ തേവരുടെ വെടി പൊട്ടുന്നതുവരെ ചർച്ചയും, കാര്യങ്ങളുമായി പഞ്ചായത്തിൽ ചിലവഴിച്ച സമയങ്ങൾ വരെ ഉണ്ടായതായി മനസ്സിലാക്കാൻ കഴിഞ്ഞു. ആ കാലഘട്ടത്തിലെ പ്രവർത്തനത്തിൽ ടി.ആർ കുട്ടപ്പൻ എരണേഴത്ത് രവീന്ദ്രൻ എന്ന വ്യക്തികളെ എടുത്ത് പറയേണ്ടതാണ്. നമ്മുടെ മേഖല അക്കാലത്ത് തൃപ്രയാർ എന്നത് കൈപ്പമംഗലം എടത്തിരുത്തി എന്നിവ ഉൾപ്പെട്ടതായിരുന്നു. രവി പ്രകാശ് മേഖല സെക്രട്ടറിയും നമ്മുടെ സി.ശങ്കരനാരായണൻ പ്രസിഡന്റും തിരിച്ചും 2 ടീം. അവരാണ് മേഖല നയിച്ചത്. യൂണിറ്റിൽ ടി.ബി.സത്യൻ സെക്രട്ടറി. അധികാര വികേന്ദ്രീകരണ ജാഥ മുതൽ ജനകീയാസൂത്രണ പ്രവർത്തനം വരെ വളരെ വിപുലമായി നീണ്ടു കിടക്കുന്ന പ്രവർത്തന മേഖല തന്നെ ഉണ്ടായിരുന്നു. പഴയ 9-ാം വാർഡിലെ മെമ്പർ കൂടിയായിരുന്ന സി.ജയന്റെ വീട്ടു പരിസരത്താണ് ഗ്രാമപാർലമെന്റ് സംഘടിപ്പിച്ചത്. പ്രസിഡന്റായിരുന്ന സി.കെ. നാരായണൻ അദ്ധ്യക്ഷനായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പെട്ടികൾ വെച്ച് ചോദ്യങ്ങൾ ക്ഷണിച്ചിരുന്നു. 1990കളുടെ പകുതിയോടെ ലോകത്താകമാനം സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയത്തിന് വല്ലാത്ത തിരിച്ചടികൾ നേരിട്ടു. ഇത് മറ്റു സംഘടനക്കുണ്ടായ പോലെ പരിഷത്തിനെയും ബാധിച്ചു. വനിതാശിബിരം : ജൂലൈ 24, 25, 26 വലപ്പാട് വെച്ച് 1998ൽ നടന്ന വനിതാ ശിബിരം. ആദ്യമായി കേരളത്തിൽ തന്നെ സ്ത്രീകളെ മുൻനിരയിലെത്തിക്കാൻ നടത്തിയ ംീൃസവെീു ആയിരുന്ന വനിതാ ശിബിരമെന്ന പേരിൽ വലപ്പാട് വെച്ച് നടന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകിയ പരിപാടി സ്ത്രീകളെ വികസന കാര്യങ്ങളിൽ പുരുഷനോടൊപ്പം തുല്യത പറഞ്ഞ ആദ്യത്തെ കൂടിച്ചേരൽ. നമ്മുടെ യൂണിറ്റിലെ സേതുഭായി ടീച്ചർ ആയിരുന്നു ആ പരിപാടിയിലെ കൺവീനർ. നാട്ടികയിൽ നിന്ന് പങ്കെടുത്തവരിൽ സുലോചന ടീച്ചർ അടക്കം 9 പേർ പങ്കെടുത്തതായാണ് അറിവ്. അന്ന് തൃപ്രയാർ പോളിടെക്‌നിക്ക്-കോസ്റ്റ്‌ഫോഡ്-സെന്റർ ഓഫ് സയൻസ് & ടെക്‌നോളജി ഫോർ റൂറൽ ഡവലപ്‌മെന്റ് സ്േപാൺസർ ചെയ്ത സഞ്ചി 25 വർഷത്തിനു ശേഷം എനിക്ക് സുലോചന ടീച്ചർ തന്നു. വി.ആർ. പ്രഭയായിരുന്നു അതിന്റെ കൺവീനർ. ശ്രീ. സി. ശങ്കരനാരായണൻ, സേതുമാധവൻ, വി.ശ്രീകുമാർ, കെ.ബി.ഷൺമുഖൻ, കെ.വി.വിജയൻ എല്ലാവിധ സഹായങ്ങളും, പുരോഗമന വേദിയിലെ പരിഷത്ത് പ്രവർത്തകർ ചെയ്തിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്രവർത്തകരുടെ വീടുകളിൽ താമസിപ്പിച്ചുകൊണ്ടാണ് 2 ദിവസം കഴിഞ്ഞത്. അതിനു ശേഷമുണ്ടായ സ്ത്രീ മുന്നേറ്റം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ സംഘടനകളിലും മറ്റു പ്രസ്ഥാനങ്ങളിലും, സ്ത്രീ സാന്നിധ്യം ഉണ്ടാക്കാൻ കഴിഞ്ഞ പരിപാടിയായിരുന്നു 2013ലെ വനിതാ ശിബിരം. അതിൽ എടുത്തു പറയുന്നത് ഷാർജയിലുള്ള ഫ്രന്റ്‌സ് ഓഫ് ഗടടജയുടെ സ്‌പോൺസർഷിപ്പിലാണ്. പ്രതിനിധികൾക്കുള്ള സഞ്ചി വിതരണം നടന്നത്. വിജ്ഞാനോത്സവം : സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണത്തിലേക്കും പരിഷത്തിന്റെ സംഭാവന എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ശ്രമം, എല്ലാവരേയും പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സാമൂഹ്യ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. വിജ്ഞാനോത്സവങ്ങൾ 1991 മുതൽ 2019 വരെ നല്ല രീതിയിൽ നടത്തി. എല്ലാ സ്‌കൂളുകളെയും കുട്ടികളെയും പരമാവധി അണിനിരത്തികൊണ്ട് നാട്ടിക ഫിഷറീസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആണ്. വിജ്ഞാനോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഗങഡജ സ്‌കൂൾ തൃപ്രയാർ അഡജ സ്‌കൂൾ, ശ്രീവിലാസ് ഡജ, ടചഉജ ഘജ സൗത്ത് എന്നീ സ്‌കൂളികളിലും ആ കാലത്ത് നല്ല രീതിയിൽ വിജ്ഞാനോത്സവങ്ങൾ അതോടൊപ്പം നടത്തി. 1. ഭൂമി പൊതു സ്വത്ത് ക്യാമ്പയിൻ 2. ഗ്രാമപത്രം നല്ല രീതിയിൽ 2 പ്രാവശ്യം സ്ഥാപിച്ചെങ്കിലും പോലീസുകാർ അത് എടുത്ത് കൊണ്ടുപോയി. 3. ആഛഠ അടിസ്ഥാനങ്ങളിൽ ദേശീയ പാത സ്വകാര്യവൽക്കരണത്തിനെതിരെയായിരുന്നു. 4. പരിഷത്ത് - പശ്ചിമഘട്ട സംരക്ഷണം പൊതുവിദ്യാഭ്യാസ സംരംഭം, മാതൃഭാഷ വിദ്യാഭ്യാസം, കേരളപഠനം, വനിതാപഠനം തുടങ്ങിയ പരിഷത്തിന്റെ തനതായ പ്രവർത്തനങ്ങൾക്കുപരി സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി മറ്റു സമാന സ്വഭാവമുള്ള പ്രസ്ഥാനങ്ങളോട് ചേർന്ന് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ട് പരിഷത്തിന്റെ ദൃശ്യതയിൽ കുറവ് വന്നതായി സംഘടനക്ക് അകത്തും, പുറത്തുമായി വിമർശനങ്ങൾ ഉണ്ട്. പ്രാദേശിക പ്രശ്‌നങ്ങളിൽ കൂടുതലായി ഇടപെടുന്നതിനേക്കാൾ സംസ്ഥാന തലത്തിലുള്ള ക്യാമ്പയിനുകളാണ് 2000ന് ശേഷം കൂടുതലായി നടന്നത്. വ്യത്യസ്തമായി പറയാവുന്നത് വിജ്ഞാനോത്സവ സംഘാടനവും 2014ൽ തുടങ്ങിവെച്ച ജല സംരക്ഷണ പ്രവർത്തനങ്ങളും - തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘാടനത്തിൽ വലിയ പിന്തുണ നൽകിയെങ്കിലും നാട്ടിക പഞ്ചായത്തിൽ ഭാഗികമായി പ്രവർത്തന മുന്നേറ്റമാണ് നടന്നത്. അതിന്റെ ഭാഗമായി കിണർ സർവ്വേയും വ്യാപകമായ കുടിവെള്ള ഗുണ നിലവാര പരിശോധനയും സംഘടിപ്പിച്ചു. 2018ലെ സമാനതകളില്ലാത്ത പ്രളയം ബംഗാളിൽ നടന്നപ്പോൾ നാട്ടിക യൂണിറ്റിൽ നിന്ന് കെ.എസ്.സുധീർ അനിത ടീച്ചറുടെ നേതൃത്വത്തിൽ സഹായങ്ങൾ അയച്ചുകൊടുത്തു. കേരളത്തിൽ നടന്ന 2018-19 പ്രളയം : കേരളത്തിൽ 2018 ആഗസ്റ്റ് 17ന് ഉണ്ടായ പ്രളയം ജനങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തി. ദുരിതാശ്വാസ ക്യാമ്പിൽ നമ്മുടെ പ്രവർത്തകർ സാധ്യമായ സഹായങ്ങൾ നൽകി. പഞ്ചായത്ത് മെമ്പറും പരിഷത്ത് ജില്ലാ കമ്മിറ്റി മെമ്പറുമായ വി.ആർ.പ്രഭ ഒരു ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് പ്രവർത്തിച്ചു. കോവിഡ് 19 : ഒന്നാം ലോക്ഡൗൺ കാലത്ത് 2019ൽ തുടങ്ങിയ കോവിഡ് 19 ഭീതിയകറ്റാൻ ശരിയായ വിവരങ്ങളും, ശാസ്ത്ര സത്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സംഘടിപ്പിച്ച കോവിറ്റോ ഗ്രൂപ്പ് എടുത്തു പറയേണ്ടതാണ്. നാട്ടിക ലുലു ഇഎഘഠഇ രൂപീകരണത്തിന് നാട്ടിക യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തനത്തിൽ പങ്കാളിത്തം ഉണ്ടായി. 2-ാം ലോക്ഡൗൺ കാലത്ത് ഐ.പി.മുരളിയുടെയും അനിതയുടെയും നേതൃത്വത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ച് ബാലവേദി സജീവമാക്കി. പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ. ടി.എസ്.ജിൻസി ക്ലാസെടുത്തു. മക്കൾക്കൊപ്പം : കോവിഡ് കാലത്തെ പഠന പ്രശ്‌നങ്ങൾക്ക് രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ മക്കൾക്കൊപ്പം രക്ഷിതാക്കളുമായി വർത്തമാനം പറയുന്നതിനായി വലപ്പാട് സബ് ജില്ലയിൽ ഏറ്റവും വേഗത്തിലും, ഫലപ്രദമായും നാട്ടിക പഞ്ചായത്തിലെ മക്കൾക്കൊപ്പം ക്യാമ്പയിൻ പൂർത്തീകരിക്കാൻ നമ്മുടെ യൂണിറ്റിന് സാധിച്ചു. 1850 കുടുംബങ്ങളുമായി മക്കൾക്കൊപ്പം വർത്തമാനങ്ങൾ പറയാൻ നമുക്ക് സാധിച്ചു. ഇതിനായി നേതൃത്വം കൊടുത്ത അനിത ടീച്ചർ, സുധീരമാഷ് മറ്റ് അകമഴിഞ്ഞ് സഹായിച്ച ഞജമാരായ സജിത ടീച്ചർ, ഷീജ ടീച്ചർ, ലെവൻ മാഷ്, ബൽറാം മാഷ്, രഘുരാമൻ മാഷ്, ലിസ ടീച്ചർ, സീന ടീച്ചർ, ശ്രീനാഥ് മാസ്റ്റർ, സൂര്യ ടീച്ചർ, ജിൻസി ടീച്ചർ, സനീഷ് മാസ്റ്റർ എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ്‌ ബ്ലഡ്സ്. 1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട്‌ കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് ഉണ്ട്. തന്നെ എപ്പോ കണ്ടാലും ഉപദ്രവിക്കുന്ന മറ്റൊരു സ്കൂളിലെ ഗ്വാൻ-സിക്കിന്റെ കൂട്ടാളി കൂടെ ആയ നായികയെ, നായകന് ചെറിയൊരു പേടിയും ഉണ്ട്.തന്റെ സ്കൂളിലേക്ക് മാറി വരുന്ന സോ-ഹീയോട് നായകന് പ്രണയം തോന്നുകയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് കഥയിൽ പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Comedy, Drama, Korean, Romance Tagged: Sajith TS Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
https://shalomtimes.org/wp-content/uploads/25-മുഖമൊന്നുയര്‍ത്തുക-സ്‌നേഹചുംബനത്തിനായ്-സെപ്റ്റംബർ-2019.mp3 എട്ട് വര്‍ഷം മുമ്പുണ്ടായ ഒരനുഭവത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്. ഒരു കോണ്‍വെന്റില്‍ സിസ്റ്റേഴ്‌സിന്റെ വാര്‍ഷികധ്യാനത്തില്‍ സഹായിക്കാനായി എത്തിയതാണ്. ചായ കുടിക്കാനായി സന്ദര്‍ശക മുറിയിലേക്ക് പോകുമ്പോള്‍ ഭിത്തിയില്‍ എഴുതിവച്ചിരിക്കുന്ന ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു. ”മക്കളേ, തമാശയായിട്ടുപോലും നിങ്ങള്‍ നുണ പറയരുത്.” ആ സന്യാസസമൂഹത്തിന്റെ സ്ഥാപകപിതാവ് കുഴിഞ്ഞാലിലച്ചന്‍ നല്കിയ ഉപദേശമാണത്. വളരെ നിസാരമെന്ന് തോന്നാവുന്ന ഈയൊരു വാക്യം വായിച്ച നിമിഷം എന്റെയുള്ളില്‍ അഭിഷേകത്തിന്റെ ഒരനുഭവമുണ്ടായി. ചായ കുടിക്കുന്നതിന് മുമ്പ് മുഖം കഴുകിക്കൊണ്ടിരുന്നപ്പോള്‍ ദൈവാത്മാവ് സംസാരിക്കുവാന്‍ തുടങ്ങി: ”മകനേ, എന്നും ബലിയര്‍പ്പിക്കുന്ന പുരോഹിതനല്ലേ നീ. സ്ഥാപനവാക്യങ്ങള്‍ ചൊല്ലുമ്പോള്‍ നിന്റെ സ്വരം ഞാന്‍ എന്നും കടമെടുക്കുകയാണെന്ന കാര്യം ഓര്‍ക്കാറുണ്ടോ? പരിശുദ്ധാത്മാവിനെ നീയല്ലേ വിളിച്ചിറക്കുന്നത്? നിന്റെ നാവിന്റെ പരിശുദ്ധിക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ടോ?” ആത്മാവിന്റെ കോണിലെവിടെയോ ഒരാളല്‍. തമാശയായിട്ടുപോലും നുണ പറയില്ലെന്ന് ഈശോയ്ക്ക് വാക്ക് കൊടുത്തുകഴിഞ്ഞാണ് ചായ കുടിച്ചത്. അന്ന് വൈകുന്നേരത്തെ ക്ലാസിലും ആരാധനയിലും സവിശേഷമായ ജ്വലനം ഞാന്‍ ഹൃദയത്തില്‍ അനുഭവിച്ചു. ക്ലാസിനുമുമ്പ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആത്മാവിന്റെ പല മേഖലകളിലേക്കും പരിശുദ്ധാത്മാവ് വെളിച്ചം വിതറി. മറഞ്ഞുകിടന്ന അനേകം കൊച്ചുപാപങ്ങള്‍ തെളിഞ്ഞുവന്നു. ആര്‍ക്കും ഒരുപദ്രവവും വരുത്താത്ത നിഷ്‌കളങ്ക നുണകള്‍ അഭിഷേകത്തെ മറയ്ക്കുന്ന സ്വഭാവവൈകല്യമാണെന്ന് തിരിച്ചറിഞ്ഞു. അവയില്‍ പലതും മറ്റുള്ളവരെ ചിരിപ്പിക്കുവാനും അങ്ങനെ നല്ല ഇംപ്രഷന്‍ ഉണ്ടാക്കുവാനും വേണ്ടിയുള്ളവയായിരുന്നു. ധ്യാനത്തിന്റെ ക്ലാസുകളില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കുന്ന രീതി എനിക്കുണ്ടായിരുന്നു. ഇവയെല്ലാം കള്ളം പറയരുതെന്ന ദൈവകല്പനയുടെ ലംഘനമാണെന്ന് ഞാന്‍ മനസിലാക്കി. ഇനിയൊരിക്കലും തമാശയായിപ്പോലും കള്ളം പറയില്ലെന്ന ഉറച്ച തീരുമാനമെടുത്തപ്പോള്‍, അത് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞപ്പോള്‍, കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. ഇത് നമുക്ക് തരുന്ന വലിയൊരു ആത്മീയ പാഠമുണ്ട്. വിശുദ്ധിയില്‍ വളരാനുള്ള രാജവീഥികളില്‍ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്. അനുതാപം ലഭിക്കണമെങ്കില്‍ പാപത്തെ ഉപേക്ഷിക്കാന്‍ ഉള്ളില്‍ത്തട്ടി തീരുമാനമെടുക്കണം. അപ്പോള്‍ കണ്ണുകള്‍ സജലങ്ങളാകും. പുറമേ അഭിഷേകക്കണ്ണീര്‍ എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നാല്‍ ആത്മാവില്‍ അശ്രുകണങ്ങള്‍ വീഴുമെന്നുള്ളത് ഉറപ്പാണ്. ദൈവത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം ഹൃദയത്തില്‍ തുടിക്കണം. ”ദൈവത്തില്‍നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുവിന്‍” (ബാറൂക്ക് 4:28). കണ്ണീരോടെ കുമ്പസാരിക്കാന്‍ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്. ധ്യാനവേളകളില്‍ വാവിട്ട് കരഞ്ഞുകൊണ്ട് കുമ്പസാരിക്കുന്ന അനേകരുണ്ട്. കുമ്പസാരത്തെ കണ്ണുനീരിന്റെ മാമോദീസ എന്ന് വിളിച്ചത് സഭാപിതാവായ വിശുദ്ധ അംബ്രോസാണ്. മാമോദീസയെ കൂദാശയാക്കുന്ന ഘടകം ശിശുവിന്റെ ശിരസില്‍ കാര്‍മികന്‍ ഒഴിക്കുന്ന ജലമാണ്. കുമ്പസാരത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത് ആത്മാവിലെ കണ്ണുനീരാണ്. ദൈവത്തെ വേദനിപ്പിച്ചല്ലോയെന്ന സങ്കടത്തെക്കാള്‍ സ്വന്തം ഭവനത്തില്‍ തിരിച്ചെത്തിയതിന്റെ ആനന്ദക്കണ്ണീരാണ് ഉണ്ടാകേണ്ടത്. ശരിയായ അനുതാപം നിറഞ്ഞാല്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ പെട്ടെന്ന് വളരും. പൊതുവില്‍ പ്രാര്‍ത്ഥനാജീവിതത്തിലെ രണ്ട് തടസങ്ങള്‍ ഉറക്കവും പലവിചാരവുമാണല്ലോ. അതിന്റെ പ്രധാന കാരണം ദൈവസാന്നിധ്യാനുഭവം ലഭിക്കാത്തതാണ് അഥവാ ദൈവമഹത്വം ഹൃദയത്തില്‍ അനുഭവപ്പെടാത്തതാണ്. ദൈവമഹത്വം ദര്‍ശിച്ചാല്‍ ഉറക്കവും പലവിചാരവും ഓടിമറയും. ഗത്‌സമനിയില്‍ ഉറങ്ങിയ പത്രോസ് താബോറില്‍ ഉറങ്ങിയില്ല. പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു (ലൂക്കാ 9:32). അനുതാപം നിറഞ്ഞാല്‍ നമുക്കും താബോറനുഭവം കിട്ടും. പാപത്തെയോര്‍ത്ത് കരഞ്ഞപ്പോള്‍ ദൈവത്തെ എപ്പോഴും കണ്‍മുമ്പില്‍ കാണാനുള്ള വരം നല്കി ദൈവം ദാവീദിനെ അനുഗ്രഹിച്ചു: ”കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല” (സങ്കീര്‍ത്തനം 16:8). പരിശുദ്ധാത്മാവ് ഈയനുഭവം നല്കിയതുകൊണ്ടാകണം പത്രോസ് പന്തക്കുസ്താ പ്രസംഗത്തില്‍ ഈ വചനം ഉദ്ധരിക്കുന്നത് (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:25). ദൈവത്തിന്റെ പരിശുദ്ധി കണ്ടപ്പോഴാണ് ഏശയ്യാ പാപബോധത്താല്‍ കരഞ്ഞത് (ഏശയ്യാ 6:5). എന്നും വിശുദ്ധ കുര്‍ബാനയില്‍ ദൈവത്തിന്റെ വിശുദ്ധി തിരിച്ചറിഞ്ഞ് കരയാനുള്ള കൃപയ്ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം. ഉരുകിയ മനസാണ് കര്‍ത്താവിന് സ്വീകാര്യമായ ബലി. പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിക്കാന്‍ ഹൃദയത്തില്‍ ആത്മാര്‍ത്ഥമായ തീരുമാനമെടുക്കണം. സ്വന്തം വീടിന്റെ മുകള്‍നില വാടകയ്ക്ക് കൊടുത്താല്‍ നിനക്ക് അതില്‍ അവകാശമില്ലാതെ വരും. ആത്മാവിന്റെ ആഭ്യന്തരഹര്‍മ്യത്തിലെ ഒരു നിലയും പിശാചിന് വിട്ടുകൊടുക്കരുത്. ചില കാര്യങ്ങളോട് വിട പറയുമ്പോള്‍ വേദനിക്കും. എന്നാല്‍ അത് സന്തോഷമായി മാറും. വിലാപത്തോടെ വിത്തു വിതച്ചാലും സന്തോഷത്തോടെ കൊയ്‌തെടുക്കാമല്ലോ. ആത്മാവിന്റെ അച്ചുതണ്ടില്‍ ഇങ്ങനെ കോറിയിട്ടുകൊള്ളൂ: പാപം ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന്റെ നൂറിരട്ടി ആനന്ദം പാപസാഹചര്യങ്ങളെ അതിജീവിക്കുമ്പോള്‍, പാപം ചെയ്യാതെ മാറിനില്ക്കുമ്പോള്‍, പരിശുദ്ധാത്മാവ് തരും. അറിഞ്ഞുകൊണ്ട് ഒരു കൊച്ചുനുണപോലും പറയില്ലെന്ന് ദൈവത്തിന് വാക്കുകൊടുത്ത ഞാന്‍ ചുരുക്കമായെങ്കിലും നുണ പറഞ്ഞിട്ടുണ്ട്. പക്ഷേ നിമിഷാര്‍ദ്ധത്തിനുള്ളില്‍ പരിശുദ്ധാത്മാവിന്റെ കരച്ചില്‍ കേള്‍ക്കും. എത്രയും പെട്ടെന്ന് കുമ്പസാരക്കൂട്ടിലേക്കണയും. തമാശയായിട്ടുപോലും നുണ പറയില്ലെന്ന് ഉള്ളില്‍ത്തട്ടി തീരുമാനമെടുത്തതിന്റെ അഭിഷേകം ഒരിക്കലും പോയിട്ടില്ല. പന്നിക്കുഴിയില്‍ ഹതാശനായി മുഖം അമര്‍ത്തി കിടന്നാല്‍ ദൈവത്തിന് നിന്നെ ചുംബിക്കാനാവില്ല. ആഗ്രഹത്തോടെ അല്പം മുഖമുയര്‍ത്തിയാല്‍ അവിടുന്ന് സ്‌നേഹചുംബനംകൊണ്ട് നിന്നെ പൊതിയും. പിന്നെ തവിട് തിന്നാന്‍ തോന്നുകയില്ല.
കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളും അണികളും ഇപ്പോള്‍ ഒന്നേ ആഗ്രഹിക്കുന്നുള്ളൂ…രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരിച്ചുവരണം. നെഹ്‌റുകുടുംബത്തോട്‌ ഇത്രയും ചേര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസ്‌ സമൂഹം കേരളത്തിലേ ഇപ്പോള്‍ ഉള്ളൂ. കെ.സി.വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ ആരാധകന്‍ കൂടിയാണ്‌. ജോഡോ യാത്ര തുടങ്ങിയ ശേഷം രാഹുലിനോടൊപ്പം നിഴലായി നടന്ന ഒരേയൊരു നേതാവാണ്‌ കെ.സി. രാഹുല്‍ കേരളത്തില്‍ എപ്പോള്‍ വന്നാലും എവിടെ വന്നാലും എത്ര നാള്‍ നിന്നാലും മുഴുവന്‍ സമയവും ഒപ്പം കെ.സി.യും ഉണ്ടാകും. ഈ കെ.സി.യെ ജോഡോ യാത്രയ്‌ക്കിടെ ഡല്‍ഹിക്ക്‌ അടിയന്തിരമായി വിളിപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ തിരമാല പോലെ ഉയര്‍ന്നിരിക്കയാണ്‌. സംഘടനാ കാര്യങ്ങള്‍ക്കായുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ സോണിയ അടിയന്തിരമായി വിളിച്ചുവരുത്തുന്നതെന്തിനാണെന്ന ചോദ്യം എല്ലാ കോണ്‍ഗ്രസുകാരും ചോദിക്കുന്നു. ഇനി രാഹുല്‍ തന്നെ അധ്യക്ഷനായി വരുന്നതിന്‌ സമ്മതിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്‌ ആവിഷ്‌കരിക്കാനാണോ രാഹുലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കെ.സി.യെ വിളിപ്പിച്ചത്‌. ശശി തരൂര്‍ വിശ്വപൗരനൊക്കെയാണ്‌. വേണമെങ്കില്‍ മല്‍സരിച്ചോ എന്ന്‌ സോണിയ തരൂരിനോട്‌ പറഞ്ഞും കഴിഞ്ഞു. പക്ഷേ മനസ്സില്‍ പറഞ്ഞത്‌ വേറെയായിരിക്കാനാണ്‌ സാധ്യത-നീ അടുപ്പില്‍ വെച്ച വെള്ളം അങ്ങ്‌ വാങ്ങിവെച്ചേരെ എന്ന മട്ടിലുള്ള ചിന്തയായിരിക്കും സോണിയക്കും അനുയായികള്‍ക്കും. മല്‍സരം ഉണ്ടാകുമെന്ന സൂചന എന്തായാലും തരൂരിലൂടെ സോണിയ തിരിച്ചറിയുന്നു. ഇതോടെ രംഗം ഗൗരവപൂര്‍ണമാകുകയാണ്‌. മല്‍സരിക്കാന്‍ ആളുണ്ടാകുമെന്നൊക്കെ വെറുതെ ഭീഷണിപ്പരുവത്തില്‍ പറയുന്നതായിരിക്കും എന്ന ചിന്തയായിരുന്നു ഇതേവരെ. സമയമാകുമ്പോള്‍ എല്ലാം മാഞ്ഞു പോയി സോണിയാജിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ അവരുടെ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്ന പ്രതീക്ഷയായിരുന്നു. അത്‌ പതുക്കെ മങ്ങുകയാണ്‌. പക്ഷേ തരൂരിനെ സ്വന്തം നാട്ടുകാര്‍ തന്നെ തള്ളിപ്പറഞ്ഞത്‌ സോണിയക്ക്‌ തെല്ല്‌ ആശ്വാസമല്ല ഉണ്ടാക്കിയിരിക്കുന്നത്‌. നെഹ്‌റു കുടുംബം തീരുമാനിക്കുന്ന ആള്‍ക്കല്ലാതെ കേരളത്തിലെ കോണ്‍ഗ്രസ്‌ പിന്തുണ നല്‍കില്ലെന്ന്‌ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. പിന്നെ നേരത്തെ കെ.സുധാകരന്‍ പറഞ്ഞതു പോലെ വല്ല മനസ്സാക്ഷി വോട്ടും തരൂരിന്‌ കിട്ടിയാലായി. തരൂർ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും പിന്തുണ രാഹുലിന് മാത്രമേ ഉള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് എംപി ബെന്നി ബഹനാൻ പറഞ്ഞു കഴിഞ്ഞു. അതേസമയം, വിശ്വസ്‌തനായ അശോക്‌ ഗെലോട്ടിനെ അധ്യക്ഷനായി മല്‍സരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയാണെന്നും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുക എന്ന ഇക്കാലത്തെ ഏറ്റവും വലിയ സാഹസികതയ്‌ക്ക്‌ ഗെലോട്ട്‌ തയ്യാറാകണമെങ്കില്‍ തന്റെ പാവയായി പ്രവര്‍ത്തിക്കുന്നയാള്‍ക്ക്‌ മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ഗെലോട്ടിന്റെ ആവശ്യം സോണിയ നിരാകരിച്ചുവെന്നും റിപ്പോര്‍ട്ടുള്ളതിനാല്‍ പകരം ഇനി അധ്യക്ഷസ്ഥാനത്തേക്ക്‌ മറ്റു ചില പേരുകള്‍ കയറിവന്നിട്ടുണ്ട്‌. അതേക്കുറിച്ച്‌ വേഗം തീരുമാനിക്കേണ്ടത്‌ ആവശ്യമായതിനാലാണ്‌ കെ.സി.യെ അടിയന്തിരമായി ഡെല്‍ഹിയിലേക്ക്‌ വിളിപ്പിച്ചതെന്നാണ്‌ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്‌. അതേസമയം രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്‌ കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പിച്ചു പറയുന്നത്‌. “രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങൾക്കും പാർട്ടിക്കും ഊർജം പകരാനുള്ള കഴിവ് അദ്ദേഹത്തിനു മാത്രമേയുള്ളൂ. ഒരു സംശയവുമില്ലാതെ, രാഹുൽ മതേതരത്വത്തിന്റെ യഥാർത്ഥ ചാമ്പ്യനാണ് “- മുല്ലപ്പള്ളി പറയുന്നു. രാഹുൽ എന്തിന് വിട്ടുനിൽക്കണം? അദ്ദേഹം മുൻ സീറ്റിൽ ഇരിക്കണം – ഇതാണ് ബെന്നി ബെഹനാൻ പറയുന്നത്. ഇങ്ങനൊക്കെ അഭിപ്രായം പുറത്തു വരുന്നതിനിടയില്‍ പെട്ടെന്ന്‌ കെ.സി. വേണുഗോപാലനെ ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചത്‌ രാഹുലിന്റെ കാര്യം തീരുമാനിക്കാനാണോ….കെ.സി. ഡല്‍ഹിയിലേക്ക്‌ പോയത്‌ രാഹുല്‍ കൂടി അറിഞ്ഞുള്ള നാടകമാണോ…അടുത്ത ദിവസം രാഹുല്‍ കൂടി ഡല്‍ഹിയിലേക്ക്‌ പോകാനിരിക്കയാണ്‌ എന്നതും ചേര്‍ത്ത്‌ ഇതൊക്കെ വായിക്കാന്‍ തുടങ്ങിയിരിക്കയാണ്‌ കേരളത്തിലെ കോണ്‍ഗ്രസുകാര്‍., അല്ലാത്തവരും!! Spread the love Related Articles: മനോരമയുടെ തലക്കെട്ട്‌ സ്വപ്നം ഫലിച്ചില്ല...കേരള ഖജനാവിന്‌ ഒന്നും സംഭവിച്ചില്ല... അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ English Summary: congress in kerala for rahul gandhi ← ചുവടുകള്‍ പിഴച്ച്‌ ഗവര്‍ണര്‍, വീഡിയോ ദൃശ്യങ്ങള്‍ തിരിച്ചടിച്ചു…വാദങ്ങള്‍ പൊളിഞ്ഞു → ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക്‌ ബിനോയ്‌ വിശ്വം അയച്ച കത്ത്‌ എല്‍.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്‌
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും 'എങ്ങട്ടാ ഇത്ര രാവിലെ?' ശബ്ദം കേട്ടൊന്ന് തിരിഞ്ഞു നോക്കി. ഉമ്മറത്തെ ചാരു കസേരയില്‍ കിടന്ന് പത്രം വായിച്ചു കൊണ്ട് അച്ഛനാണ്. ഈ വീട്ടില്‍ കയറി വന്ന കാലം തൊട്ട് രാവിലെ മുടങ്ങാതെ കാണുന്ന കാഴ്ച. ഇതിനിടെ മൂന്നു വട്ടം അമ്മയുടെ ചായയും വാങ്ങി കുടിക്കും. അറിയാതെ ചുമരിലേക്ക് നോക്കി. ശിവേട്ടന്റെ ഫോട്ടോയുടെ തൊട്ടപ്പുറത്തു അമ്മ. അമ്മ പോയിട്ട് വര്‍ഷം അഞ്ചായി. 'ചേച്ചിക്ക് ചായ വേണോ?' അനിയന്റെ ഭാര്യയാണ്. അവളാണിപ്പോള്‍ ഗൃഹഭരണം. അവളുടെ ചിരി കണ്ടാല്‍ അപ്പൊ കെട്ടി പിടിക്കാന്‍ തോന്നും. അത്ര നല്ലൊരു കുട്ടി. 'വേണ്ട ഗംഗേ. ഞാനൊന്ന് അമ്പലത്തില്‍ പോവാ. അവിടുന്ന് വേറെ ഒന്ന് രണ്ടിടത്തേക്കും പോകാനുണ്ട്. പഴയ ഒന്ന് രണ്ടു പേരേ കാണണം. ഉണ്ണിക്കുട്ടന്‍ എണീറ്റാല്‍ പറഞ്ഞോളൂ ട്ടോ.' 'ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു. രണ്ടൂസം കഴിഞ്ഞിട്ടൊക്കെ പോരെ ഈ കറക്കം?' അച്ഛന്റെ ശബ്ദത്തില്‍ പാതി കരുതലും പാതി കാര്‍ക്കശ്യവും. സത്യത്തില്‍ മുഴുവന്‍ സ്‌നേഹമാണ്. 'അപ്പഴേക്കും കല്യാണ തിരക്കുകള്‍ ആയില്ലേ അച്ഛാ. എനിക്ക് നേരിട്ട് ക്ഷണിക്കേണ്ട ഒന്നു രണ്ടു പേരുണ്ട്. അവരെ ഒക്കെ ഒന്ന് നേരിട്ട് കാണണം.' പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ അച്ഛന്‍ തലയാട്ടി. ഗംഗ കൊടുത്ത ചായ ഊതി കുടിക്കാന്‍ തുടങ്ങി. മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മള്‍ബറിയുടെ അടുത്തൊന്നു നിന്നു. ചുവന്നു തുടുത്ത നാലഞ്ചു പഴം നില്‍പ്പുണ്ട്. പറിക്കാനായി ചില്ലയില്‍ പിടിച്ചപ്പോള്‍ ഇന്നലെ പെയ്ത മഴയുടെ ബാക്കി തലയിലേക്കും സാരിയിലേക്കും ചാടി. 'ചേച്ചി പോയിട്ട് വരു. ഞാന്‍ ശിവാനിയെ കൊണ്ട് പറിപ്പിച്ചു വെക്കാം.' കേട്ടതും ശിവാനി ഓടി വന്നു. ഇന്നലെ ഞങ്ങള്‍ കൊണ്ടു വന്ന ചോക്ലേറ്റ് കഴിക്കായിരുന്നു എന്ന് കയ്യിലെ മിട്ടായി കടലാസ്സില്‍ നിന്ന് വ്യക്തം. 'ഞാന്‍ പറിച്ചു തരാം വല്യമ്മേ.' ചിരിച്ച് കൊണ്ട് സ്വകാര്യം പോലെ അവളോട് പതിയെ പറഞ്ഞു. 'കുറച്ച് പച്ചയും പറിക്കണേ.' എന്തിന് എന്ന ചോദ്യം അവളുടെ മുഖത്ത് വന്നത് ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു. അവള്‍ക്കറിയില്ലല്ലോ ആ പച്ച മള്‍ബറിയുടെ പുളിക്കു പിന്നിലെ കഥകള്‍. വഴിയൊക്കെ പഴേ ഓര്‍മയാണ്. പത്തിരുപതു കൊല്ലം മുന്നേ അമ്പലത്തിലേക്കു നടന്നു പോയ വഴി. അമ്മയുടെ കൂടെ അമ്പലത്തില്‍ പോയിരുന്ന ഓര്‍മ്മകള്‍. പിന്നെയെപ്പോഴോ, വിധവയാണെന്ന ദയനീയ നോട്ടം ഏറ്റവും അസഹനീയമായത് ആ അമ്പലകെട്ടിന് അകത്താണെന്ന് മനസ്സിലായപ്പോള്‍, പോക്ക് നിര്‍ത്തി. സുമംഗലിയായ അമ്മായിയമ്മയുടെ കൂടെ വിധവയായ മരുമകള്‍ നടക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് തോന്നുന്ന സഹതാപം സഹിക്കാന്‍ വയ്യായിരുന്നു. രണ്ട് 'ശിവാനി... അമ്മയെവിടെ?' 'വല്യമ്മ ഇതാ ഇപ്പൊ പോയെ ഉള്ളു. എന്തേ ഉണ്ണിയേട്ടാ?' 'അമ്മ ഫോണ്‍ എടുക്കാന്‍ മറന്നിരിക്കുന്നു.' 'അതൊന്നും സാരമില്ല. ഇവിടത്തെ വഴികളിലൂടെ നടക്കാന്‍ അവള്‍ക്ക് ഫോണൊന്നും വേണ്ട.' ഗൗരവം വിടാതെ പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ പറയുന്ന മുത്തശ്ശനെ നോക്കി ചിരിച്ച് കൊണ്ട് ഉണ്ണികൃഷ്ണന്‍ അടുത്ത് ചെന്നു. 'മുത്തശ്ശനു അറിയാഞ്ഞിട്ടാ. അമ്മക്ക് ഫോണില്ലാതെ വയ്യ. അമ്മേടെ കൂട്ടുകെട്ടുകളും എഴുത്തു കുത്തും ജോലിയും എല്ലാം ഇതിലാ. ഇന്നലെ രാത്രി വന്നപ്പോ ചാര്‍ജ് ചെയ്യാന്‍ വെച്ചതാ. പക്ഷെ പതിവ് പോലെ ചാര്‍ജര്‍ ഓണാക്കാന്‍ മറന്നിരുന്നു. കൊണ്ടോയിട്ടും കാര്യം ഒന്നും ഇല്ല.' 'അയ്യോ മോനെ ചേച്ചിക്ക് ബുദ്ധിമുട്ടാവുമോ? കൊണ്ടോയി കൊടുക്കണോ?' 'അതൊന്നും വേണ്ട. ഒരൂസം ഫോണ്‍ ഇല്ലാഞ്ഞാല്‍ എന്താ പറ്റാ ന്നു നോക്കട്ടെ. മിക്കവാറും ഇപ്പൊ തന്നെ ഇത് ഓര്‍മ വന്നു തിരിച്ചു വരും. അമ്മേടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാ ഇത്.' 'വേറെ എവിടേക്കൊക്കെയോ പോണം ന്നു പറയുന്നുണ്ടായിരുന്നു.' 'ചെറിയമ്മ ടെന്‍ഷന്‍ അടിക്കണ്ട. അമ്മ എവിടെ പോയാലും സേഫ് ആയി തിരിച്ചു വരും. ഞാനിത് എന്തായാലും ചാര്‍ജ് ചെയ്യാന്‍ വെക്കട്ടെ. തിരിച്ചു വന്നാല്‍ അപ്പൊ തന്നെ തുടങ്ങാലോ അമ്മക്ക്.'- ഉണ്ണി ചിരിച്ചും കൊണ്ട് അകത്തേക്ക് പോയി. മുന്ന് അമ്പലമാകെ മാറി പോയിരിക്കുന്നു. എന്തൊക്കെ മാറ്റങ്ങള്‍ ആണ്. രണ്ടു ചിന്തയില്‍ മനസ്സ് നിന്നു, പുഷ്പാഞ്ജലി കഴിപ്പിക്കണോ വേണ്ടയോ? ചന്ദനവും പുഷ്പവും ഇലക്കീറില്‍ കയ്യിലേക്ക് വാങ്ങുന്നതിന്റെ ഒരു സുഖം കുറെ കാലങ്ങള്‍ക്ക് ശേഷം അനുഭവിക്കാന്‍ കിട്ടിയ ചാന്‍സ് ആണ്. കളയണ്ട. എന്തായാലും വല്ലപ്പോഴും അല്ലേ. വഴിപാട് കഴിപ്പിച്ചേക്കാം. നേരെ ശീട്ടാക്കാന്‍ ചെന്നു. മോന്റെ പേരും നാളും പറഞ്ഞു. മോളുടെ നക്ഷത്രം എന്തായിരുന്നു? അത് മറന്നു. അല്ലേലും ഈയിടെയായി പുതിയ കാര്യങ്ങള്‍ ഒക്കെ പെട്ടെന്ന് മറക്കും. പഴയത് പലതും നല്ല ഓര്‍മയാണ്. ഒരു മെസേജ് അയച്ചു ചോദിക്കാം. ബാഗില്‍ തപ്പി. ഫോണില്ല. 'ശേ. അത് ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് മറന്നു. ഇനി പ്പോ...?' എന്നാലും എന്തായിരുന്നു നക്ഷത്രം? ഓര്‍ക്കുന്നില്ലല്ലോ. ഇതിലൊന്നും വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ട് ജാതകം നോക്കലും നാള് കുറിക്കലും ഒക്കെ മോളുടെ വീട്ടുകാര് തന്നെയാണ് ചെയ്തത്. അവര്‍ക്ക് വിശ്വാസം ഉണ്ടേല്‍ ആയിക്കോട്ടെ. പണ്ടെന്നോ അമ്മ എഴുതിച്ച മോന്റെ ജാതകം കൊടുക്കുക മാത്രം ചെയ്തു. 'ശിവന്റെ നാള്'. അങ്ങനെ ആരോ എപ്പഴോ പറഞ്ഞത് ഓര്‍മ വന്നു. അതിനിപ്പോ ഏതാണാവോ മൂപ്പരുടെ നാള്. ഫോണുണ്ടായിരുന്നേല്‍ ഗൂഗിള്‍ ചെയ്യാമായിരുന്നു. രണ്ടും കല്പ്പിച്ചു ശീട്ട് എഴുതാന്‍ ഇരുന്ന ആളോട് ചോദിച്ചു. 'ശിവന്റെ നാളേതാ?' ഇത്രേം പ്രായമായ സ്ത്രീയെ... നിങ്ങള്‍ക്ക് ഇതറിയില്ലേ? എന്ന മട്ടില്‍ അയാളുടെ ഒരു നോട്ടം. ഡൈ ചെയ്യാത്ത എന്റെ തലയിലേക്ക്. എന്നിട്ട് ആരോടോ ഉള്ള ദേഷ്യം പോലെ 'തിരുവാതിര.' എനിക്കത്ര പ്രായമൊന്നും ഇല്ല ഞാന്‍ ഇപ്പോഴും കൂള്‍ മോം ആണ്. അടുത്ത ആഴ്ച തൊട്ട് കൂള്‍ അമ്മായിയമ്മയും ആവാനുള്ളതാണ്. പിന്നെ തലയിങ്ങനെ കുമ്പളങ്ങ പോലെ വെച്ചത്. അതെന്താ എനിക്ക് ഡൈ ചെയ്യാതെ നടന്നൂടെ? എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു 'എന്നാ ഒരു പുഷ്പാഞ്ജലി കൂടെ. ഗായത്രി. തിരുവാതിര.' അമ്മ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഉള്ള പുകില്‍ ഓര്‍ത്ത് ചിരിച്ച് കൊണ്ട് ശ്രീകോവിലില്‍ നോക്കി കണ്ണടക്കാതെ കൈ കൂപ്പി നിന്നു. എന്തു ഭംഗിയാണ് ഈ ശ്രീകോവില്‍ ഇങ്ങനെ നോക്കി കാണാന്‍. ഈ വിളക്കുകളുടെ വെളിച്ചവും മണവും. ആരതി ഉഴിഞ്ഞു തൊഴുമ്പോള്‍ അമ്മയെ ഓര്‍മ വന്നു. പിന്നെ രവി മാഷെയും. ഒരിക്കലെ ഒരുമിച്ച് തൊഴുതിട്ടുള്ളു. പക്ഷെ അന്ന് മാഷേ നോക്കി നിന്ന ഒരുത്തി ഇപ്പഴും ഉള്ളില്‍ ഉണ്ട്. 'എന്റെ മാഷേ വിശ്വാസം ഇല്ലേല്‍ എന്തിനാ ഇങ്ങനെ ആര്‍ക്കോ വേണ്ടി?' ഞാനന്ന് കളിയാക്കി ചിരിച്ചപ്പോള്‍ ചിരിച്ച് കൊണ്ട് തിരികെ പറഞ്ഞ വാക്കുകള്‍. 'ചിലതൊന്നും വിശ്വാസത്തിനു വേണ്ടിയല്ലെടോ. ചിലരുടെ സന്തോഷത്തിനു വേണ്ടിയാ. നമുക്കൊട്ടും ഇഷ്ടമില്ലേലും അവരോടുള്ള ഇഷ്ടം കൊണ്ട് നമ്മള് ചെയ്യുന്നു എന്നറിയുമ്പോള്‍ അവരുടെ കണ്ണില്‍ വരുന്ന സന്തോഷം ഇല്ലേ അത് കാണാന്‍.' അമ്പലത്തില്‍ നിന്ന് ഇറങ്ങാന്‍ നേരം ഒന്നൂടെ നോക്കി ബാഗിലേക്ക്. കല്യാണ കത്തുകള്‍. തരം തിരിച്ചു പേരെഴുതി വെച്ചിട്ടുണ്ട്. പഴയ കൂട്ടുകാര്‍ക്ക്. പഴയ സഹപ്രവര്‍ത്തകര്‍ക്ക്. ഒന്ന് വിളിച്ചു പറഞ്ഞേക്കാം. ഒന്നൂടെ കൈ ബാഗിന് അകത്തേക്ക് പോയി. അപ്പോഴാണ് വീണ്ടും ഓര്‍മ. ഫോണില്ലല്ലോ. വീട്ടില്‍ പോയി എടുത്താലോ? വേണ്ട ഇനിയും ഇത്രേം ദൂരം വരണം ബസ് കേറാന്‍. അപ്പൊ പിന്നെ ഉണ്ണിയും കൂടെ വരാന്‍ വാശി പിടിക്കും. അവന്റെ കൂടെ കാറില്‍ പോകേണ്ടി വരും. വേണ്ട ഈ യാത്ര ഒറ്റക്ക് തന്നെ. ഒരു കണക്കിന് നന്നായി. ഇടയ്ക്കിടെയുള്ള വിളി ഒഴിവാക്കാലോ. പഴയ പോലെ ഫോണിന്റെ ഇടപെടല്‍ ഇല്ലാത്ത കാലം പോലെ ഒരൂസം. അത്യാവശ്യത്തിനുള്ള കാശൊക്കെ കയ്യില്‍ ഉണ്ട്. അപ്പൊ ആ ചിന്തയില്ല. എന്നാലും എന്തേലും ഒരു ആവശ്യത്തിന് നമ്പര്‍ വേണ്ടി വന്നാല്‍? നാട്ടിലെ ആരുടെയും നമ്പര്‍ അറിയില്ല എന്ന് ആശ്ചര്യത്തോട്ടെ ഓര്‍ത്തു. പണ്ട് ലാന്‍ഡ്‌ഫോണ്‍ ആയിരുന്ന കാലത്ത് എത്ര നമ്പര്‍ ഉണ്ടായിരുന്നു ഓര്‍മയില്‍. വീട്ടിലെ പഴയ നമ്പര്‍ ഒക്കെ ഇപ്പഴും ഓര്‍മ. പക്ഷെ മോന്റെ പുതിയ നമ്പര്‍ പോലും ഓര്‍മയില്ല. ബാഗില്‍ വിസിറ്റിംഗ് കാര്‍ഡ് കിടപ്പുണ്ട്. അതില്‍ കാണും നമ്പര്‍. ഫോണ്‍ കയ്യില്‍ ഉണ്ടായിരുന്നേല്‍ അമ്പലത്തിന്റെ മുന്നില്‍ നിന്നൊരു സെല്‍ഫി എടുത്തു ഇന്‍സ്റ്റാഗ്രാമില്‍ ഇടാമായിരുന്നു. ഉണ്ണി കളിയാക്കും. അമ്മക്ക് ഇത്രേം പ്രായം ആയില്ലേ ന്ന് പക്ഷെ ഗായു മോള് ഫുള്‍ സപ്പോര്‍ട്ട് ആണ്. ഇറങ്ങി നേരെ നടന്നു ബസ് സ്റ്റോപ്പിലേക്ക്. ഒന്ന് രണ്ടു കട പഴയത് പോലെയുണ്ട്. ഇന്നലെ രാത്രി ഈ വഴി വന്നപ്പോള്‍ ഇവിടെ ഉണ്ടായ മാറ്റങ്ങള്‍ ഒന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇക്കണ്ട കാലമൊന്നും ഈ നാട്ടിലേക്ക് വരാതെ വാശി പിടിച്ചത് എന്തിനായിരുന്നു? എന്തായാലും വന്നല്ലോ. അത് മതി. പലരെയും നേരത്തെ വിളിച്ചു സംസാരിച്ചിരുന്നു എങ്കിലും, വരുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഫോണ്‍ കയ്യില്‍ ഇല്ലാത്തത് കൊണ്ട് അവസാന നിമിഷത്തെ വിളി ഇല്ലാഞ്ഞത് കൊണ്ട് വരവ് സത്യത്തില്‍ അപ്രതീക്ഷിതമായി പലര്‍ക്കും. അവിടേക്ക് കൊണ്ടു പോകാന്‍ വല്ലതും കടയില്‍ കയറി വാങ്ങുമ്പോഴാണ് കൂടുതല്‍ തമാശ. ചെയിഞ്ചില്ലാത്തത് കൊണ്ട് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിക്കോളാന്‍. ഫോണ്‍ കയ്യിലില്ല എന്ന് പറഞ്ഞപ്പോള്‍ നമ്മളെ നോക്കി ഒരു പഴഞ്ചന്‍ ലുക്ക്. അപ്പൊ നേരെ ചെന്നു അവന്റെ ഫോണില്‍ എന്റെ ഇന്‍സ്റ്റയും എഫ്ബിയും കാട്ടിയാലോ എന്ന് കരുതി. പിന്നെ പേടിപ്പിക്കണ്ട എന്ന് കരുതി വെറുതെ വിട്ടു. ഒരു കടയില്‍ കയറി ചിരിച്ച് കാണിച്ചു കുറെ ചെയിഞ്ചു വാങ്ങി. രണ്ടുമൂന്നിടത്തു പോയി കല്യാണ കത്തൊക്കെ കൊടുത്തു ഓരോ സെല്‍ഫിയും എടുത്തു. 'ഞാന്‍ ഫോണെടുത്തിട്ടില്ല. ആ ഫോട്ടോയൊക്കെ എന്റെ വാട്സ്സാപ്പിലേക്ക് ഒന്ന് അയച്ചേക്കണെ.' കേട്ടപ്പോള്‍ പലര്‍ക്കും ചിരി. മറ്റാരേക്കാളും കൂടുതല്‍ ഫോണില്‍ മെസേജും വിളികളും ഫോട്ടോ ഇടലും ഒക്കെയായി നടക്കുന്ന ഞാന്‍ ഫോണെടുക്കാന്‍ മറന്നു എന്ന് കേട്ടപ്പോള്‍ ചിരി. നാലാമത്തെ വീട്ടില്‍ എത്തി ഫോട്ടോ എടുത്തു എന്റെ നമ്പറിലേക്ക് അയച്ചപ്പോള്‍ അതാ വരുന്നു ഒരു വിളി. ഉണ്ണിയാണ്. നളിനി ടീച്ചര്‍ ഫോണ്‍ എനിക്ക് നേരെ നീട്ടി. 'ഞാന്‍ തന്നെയാ മോനെ. പറഞ്ഞോ.' 'അത് മനസ്സിലായി. എങ്ങനെയുണ്ട് ഫോണില്ലാതെ?' 'നീ എന്നേ പറ്റി എന്താ കരുതിയെ എനിക്ക് ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നോ? ഇപ്പൊ മനസ്സിലായില്ലേ?' 'പിന്നെ, അമ്മ മനസ്സ് വെച്ചാല്‍ എന്തും സാധിപ്പിക്കും എന്നെനിക്ക് അറിയാലോ. അല്ല, ഇപ്പൊ എവിടെയാ?' 'നിന്റെ ഈ ലൈവ് ട്രാക്കിങ് ഒഴിവാക്കാന്‍ കൂടെ വേണ്ടിയാ ഞാന്‍ ആ ഫോണ്‍ എടുക്കാഞ്ഞത്.' 'ഓഹോ. പുതിയ കഥയുണ്ടാക്കുന്നോ? മറന്നതാണെന്ന് സമ്മതിക്കാന്‍ മടി. അല്ലേ?' 'ഒരിടത്തു കൂടെ പോണം. ഇത്തിരി ദൂരെയാണ്. തിരിച്ചു വരാന്‍ ഇത്തിരി വൈകിയേക്കും. നീ പേടിക്കണ്ട.' 'എനിക്കെന്തു പേടി. അമ്മയെ ബാക്കി ഉള്ളവരു പേടിച്ചാ മതി. പിന്നെ ഈ ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും ഇടയില്‍ ആ ഐഡി കാര്‍ഡ് എടുത്തു പ്രായം ഒന്ന് ചെക്ക് ചെയ്യുന്നത് നന്നാവും. ഗായുനെ കെട്ടുന്നത് അമ്മക്ക് കുഴമ്പിട്ടു തരാനല്ല എന്ന് ഓര്‍ത്താല്‍ നന്ന്.െ ഇടക്കൊക്കെ അവന്‍ അവന്റെ അച്ഛന്റെ കര്‍ക്കാശ്യരൂപം വിട്ട് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന എന്റെ മോനാവും. അവനൊരു ബൈ പറഞ്ഞു ഫോണ്‍ വെച്ചു. ഇറങ്ങാന്‍ നേരം നളിനി ടീച്ചര്‍ ചോദിച്ചു. 'ഇനി എങ്ങോട്ടാ?െ 'അതൊക്കെ ഉണ്ടെടോ. താന്‍ കല്യാണത്തിന് വരുമ്പോ പറയാം.െ ബസില്‍ കയറി ടിക്കറ്റ് എടുത്തപ്പോള്‍ തൊട്ട് ഹൃദയം മിടിക്കാന്‍ തുടങ്ങി. രവി മാഷുടെ വീട്ടിലേക്ക് ആണ് യാത്ര. കുറച്ച് കാലമേ ഒരുമിച്ച് ജോലി ചെയ്തുള്ളു എങ്കിലും, ആ കുറച്ച് കാലം കൊണ്ട് ഒത്തിരി അടുത്ത് പോയവര്‍. തെറ്റായിട്ട് ഒന്നും ഇല്ലാഞ്ഞിട്ടും പഴി കേള്‍ക്കേണ്ടി വന്ന്, ആ അടുപ്പം ഉപേക്ഷിക്കേണ്ടി വന്നതും, രണ്ടു പേര്‍ക്കും ഒടുക്കം ആ നാട് തന്നെ വിട്ടു പോകേണ്ടി വന്നതും, എല്ലാം ഒരിക്കല്‍ കൂടെ മനസ്സില്‍ വന്നു പോയി. വീണ്ടും ഫോണിന് വേണ്ടി കൈ ബാഗിനുള്ളില്‍ തപ്പി. നിരാശയോടെ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു. ഈയടുത്തു മാഷുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ട് പിടിച്ചിരുന്നു. പഴയ ഫോട്ടോകള്‍ ഒക്കെ വെച്ച് ആള് അത് തന്നെ എന്ന് ഉറപ്പിച്ചു. എന്നാലും നേരിട്ട് മിണ്ടാനോ നമ്പര്‍ ചോദിക്കാനോ മടി. നേരിട്ട് ചെന്നേക്കാം. ഇപ്പോള്‍ ഒരു കാരണവും ഉണ്ടല്ലോ. മകന്റെ കല്യാണത്തിന് ക്ഷണിക്കാന്‍ ചെല്ലുന്നു. എന്നാലും ഇന്ദിര. അവള്‍ക്ക് ഇഷ്ടാവാതെ വരുമോ? ആ വീട്ടിലേക്ക് പണ്ടൊരിക്കല്‍ പോയതിന്റെ ഓര്‍മയെ ഉള്ളു. ഒരിക്കല്‍ അവിടെ ഒരു ദിവസം താമസിച്ചിട്ടുണ്ട്. അന്ന് മാഷുടെ മകളുടെ പിറന്നാള്‍ ആയിരുന്നു. അവിടെ അടുത്തൊരു സ്‌കൂളില്‍ ഒരു ഔദ്യോഗിക ഡ്യൂട്ടിക്ക് പോയതായിരുന്നു. മാഷുടെ ക്ഷണം സ്വീകരിച്ചു കൂടെ വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം അവിടെ തങ്ങി. അന്നാണ് മാഷുടെ ഭാര്യ ഇന്ദിരയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ അമ്പലത്തില്‍ പോയത്. മാഷുടെ നാടും പ്രിയപ്പെട്ട സ്ഥലങ്ങളും എല്ലാം കൊണ്ടോയി കാണിച്ച് തന്നു. പുല്ലുകള്‍ നിറഞ്ഞ കുന്നിന്‍പുറത്തു നിന്നു അസ്തമയം കണ്ട് തിരികെ ഇറങ്ങി വീട്ടിലെത്തി, ഇന്ദിര വിളമ്പിയ കഞ്ഞി കുടിച്ചപ്പോഴും, പിന്നെ നിലാ വെളിച്ചത്തില്‍ മുറ്റത്തെ മള്‍ബറിയില്‍ നിന്ന് പച്ച പൊട്ടിച്ചു തിന്നപ്പോഴും, ഉറങ്ങാനായി ഇന്ദിരയോടൊപ്പം മാഷ് മുറിയിലേക്ക് പോയിട്ടും പിന്നെയും കുറെ നേരം ജനലിലൂടെ മള്‍ബറിക്ക് മുകളിലെ ചന്ദ്രനെ നോക്കി നിന്നപ്പോഴും, മനസ്സില്‍ വീണ്ടും വീണ്ടും ആ വാക്കുകള്‍ ആയിരുന്നു. ആ കുന്നിന്‍ മുകളിലെ അസ്തമയം കണ്ടു നിന്ന് അന്ന് മാഷ് പറഞ്ഞതും മാഷോട് പറഞ്ഞതും. അത്രേം മനോഹരമായൊരു അസ്തമയം അതിനു മുന്നെയോ പിന്നെയോ ഉണ്ടായിട്ടില്ല. അന്ന് ഫോണുണ്ടായിരുന്നെങ്കില്‍ അതൊക്കെ ഫോട്ടോ എടുത്തു വെക്കാമായിരുന്നു. അത് മാത്രമല്ല. മറ്റു പലതും. കാലം തെറ്റി കണ്ട് മുട്ടിയ രണ്ടുപേര്‍ക്കിടയിലെ സൗഹൃദം. സൗഹൃദമല്ലാതെ മറ്റൊന്നും പങ്കുവെക്കാനില്ലാതെ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍. കൂടെയുള്ള നിമിഷങ്ങള്‍ ഒത്തിരി മധുരമുള്ളതായി തോന്നിയിട്ടും, ഇതിവിടെ വരെ മതി എന്ന് പരസ്പരം പറയാതെ പറഞ്ഞ നിമിഷങ്ങള്‍. എന്തായിരുന്നു അത്? പ്രണയമോ? അതോ അത്രയും കാലത്തിനിടെ കണ്ടിട്ടില്ലാത്ത പോലെ ഒരാള്‍, ഇത്രയും മനസ്സിലാവുന്ന ഒരാള്‍, ഉള്ളിലുള്ള വാക്കുകളെ പറയാതെ മനസ്സിലാക്കാനും, തിരികെ ഒരു നോട്ടം കൊണ്ടോ ഒന്നോ രണ്ടോ വാക്ക് കൊണ്ടോ ആശ്വസിപ്പിക്കാനും സാധിച്ചിരുന്ന മാജിക്. അങ്ങോട്ടും ഇങ്ങോട്ടും. അഞ്ചോ ആറോ വരികളില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയാനുള്ളത് പറഞ്ഞു തീര്‍ക്കാവുന്നത്ര അടുപ്പം. പക്ഷെ യോഗമില്ലായിരുന്നു എന്ന് പറഞ്ഞാല്‍, അതൊരു പൈങ്കിളി പ്രയോഗമാവും. ആളുകള്‍ അതൊരു വര്‍ത്തമാനമാക്കി. അത് ആരൊക്കെയോ പറഞ്ഞ് ഇന്ദിരയുടെ ചെവിയില്‍ എത്തി. ശിവേട്ടന്റെ ബന്ധുക്കളുടെയും. ഒടുവില്‍ മോനെയും കൂട്ടി ചേട്ടന്റെ കൂടെ വിദേശത്തേക്ക്. പിന്നീട് മാഷേ പറ്റി അന്വേഷിച്ചതേ ഇല്ല. പിന്നീട് ഇങ്ങോട്ട് വരവും ഉണ്ടായില്ല. നാട്ടില്‍ വരുമ്പോള്‍ മോന്‍ വല്ലപ്പോഴും വന്നു നിന്നാലും, ഈ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് എനിക്ക് സാധിക്കുമായിരുന്നില്ല. ഇതിപ്പോള്‍ ഗായുമോളുടെ വീട് ഇവിടെ അടുത്താണ്. അപ്പൊ കല്യാണത്തിന് എളുപ്പം ഇവിടെ നിന്നാണ്. പിന്നെ അച്ഛന്റെ സ്‌നേഹം നിറഞ്ഞ നിര്‍ബന്ധവും. ഓര്‍മ്മകള്‍ പിന്നെയും കാട് കയറി പോയി. സ്ഥലം എവിടെ എത്തിയോ എന്തോ? ഗൂഗിള്‍ മാപ് ഉണ്ടായിരുന്നെങ്കില്‍? പോണ വഴിയിലെ ഓരോരോ സ്ഥലങ്ങള്‍ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വല്ലാത്ത തോന്നല്‍ ഉണ്ടാവും. പിന്നെ ഓര്‍ക്കും ഫോണ്‍ ഇല്ലല്ലോ എന്ന്. വല്ലാത്ത കഷ്ടമായി ഫോണ്‍ ഇല്ലാഞ്ഞത്. പക്ഷെ കുഴപ്പമില്ല. ഫോണ്‍ ഇല്ലാതെയും ജീവിക്കാം. അല്ലേല്‍ തന്നെ ഈ ഫോണൊക്കെ എന്നാ ഉണ്ടായേ. ബസില്‍ വെച്ച ആരോചകമായ പാട്ടുകള്‍ കേട്ടപ്പോള്‍ വീണ്ടും തോന്നി ഫോണുണ്ടായിരുന്നെങ്കില്‍ ഇഷ്ടമുള്ള പാട്ടൊക്കെ കേട്ട്, രസായി പോവായിരുന്നു എന്ന്. ഇതിപ്പോ പണ്ടത്തെ പോലെ, വഴിയും നോക്കി, ബസിലെ ആള്‍ക്കാരെ നോക്കി, ഓരോരോ സ്റ്റോപ്പിലെയും കടകളുടെ ബോര്‍ഡ് നോക്കി സ്ഥലങ്ങള്‍ മനസ്സിലാക്കി. അവസാനം സ്ഥലം എത്തി. മാഷുടെ വീട്ടിലേക്കുള്ള വഴി ഓര്‍മയുണ്ടായിരുന്നെങ്കിലും ഒന്നൂടെ കവലയില്‍ ചോദിച്ച് ഉറപ്പു വരുത്തി. അവസാനം ഓട്ടോക്ക് പോകാമെന്നു തീരുമാനിച്ചു. അവിടെ എത്തിയപ്പോള്‍, മാഷെങ്ങോട്ടോ പോവാന്‍ നില്‍ക്കായിരുന്നു. വലിയ മാറ്റമൊന്നുമില്ല. തല നരക്കാഞ്ഞതോ അതോ ഡൈയോ? എന്നേ കണ്ടിട്ട് മനസ്സിലായിട്ടില്ല. 'മാഷേ എന്നേ മനസ്സിലായോ?' മാഷുടെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായില്ല എന്നറിഞ്ഞപ്പോള്‍ ഒരു പരിഭവം തോന്നിയോ? ഏയ്. 'ഞാനാ മാഷേ സുധ.' മാഷ് സൂക്ഷ്മമായി നോക്കുന്നതും തിരിച്ചറിയുന്നതും പുഞ്ചിരി വിരിയുന്നതും ഞാന്‍ കണ്ണു നിറയെ കണ്ടു. ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വെക്കേണ്ട നിമിഷങ്ങള്‍ ആയിരുന്നു. അതിലും മനോഹരമായി കണ്ണ്‌കൊണ്ട് റെക്കോര്‍ഡ് ചെയ്ത് മനസ്സിനുള്ളില്‍ സൂക്ഷിച്ചേക്കാം ഈ നിമിഷം. അന്നത്തെ അസ്തമയ സൂര്യനെ പോലെ. പെട്ടെന്നാണ് മാഷുടെ മകള്‍ പുറത്തേക്ക് വന്നത്. ഞാന്‍ വേഗം ശ്രദ്ധ അങ്ങോട്ടാക്കി. അവളെ അടുത്ത് ചേര്‍ത്ത് പിടിച്ചു. 'ഹായ്. വല്യ കുട്ടിയായല്ലോ, ഞാന്‍ മോളെ മോളുടെ രണ്ടാം പിറന്നാളിന് കണ്ടതാ?' അവള്‍ മനോഹരമായി ചിരിച്ചു കൊണ്ട് മാഷേ നോക്കി. ഇന്ദിരയുടെ ചിരി പോലെ തന്നെ ഉണ്ട്. ഇന്ദിര എവിടെയാണോ ആവോ? 'ഇതാണ് അച്ഛന്‍ പറയാറുള്ള സുധ ടീച്ചര്‍.' അത് കേട്ടതും അവളുടെ ചിരി സന്തോഷത്തിന്റെതാകുന്നത് കണ്ടപ്പോള്‍ അഭിമാനത്തോടൊപ്പം ഇത്തിരി അഹങ്കാരവും തോന്നിയോ? മാഷ് എന്നെ പറ്റി മോളോട് പറഞ്ഞിരിക്കുന്നു. പക്ഷെ ഞാനിതു വരെ മോനോട് മാഷേ പറ്റി പറഞ്ഞില്ലല്ലോ. പറയണം. തിരിച്ചു ചെന്ന് എന്തായാലും പറയണം. 'അല്ല മാഷേ ഇന്ദിര എവിടെ? പതിവ് പോലെ അടുക്കളയില്‍ ആവും ല്ലേ?' 'ഇല്ലെടോ അവള് പോയി. ഇപ്പോള്‍ പതിനഞ്ചു കൊല്ലം ആവാറായി. തന്നോടുള്ള ദേഷ്യവും പരാതിയും എല്ലാം മറന്നിട്ടാണ് പോയത് കേട്ടോ. തന്നെ അറിയിക്കാന്‍, തന്റെ കോണ്‍ടാക്ട് ഒന്നും കയ്യില്‍ ഇല്ലായിരുന്നല്ലോ.' എന്റെ ഉള്ളിലെ സങ്കടം പൊങ്ങി വന്നെന്റെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. 'വിധി. അല്ലാതെന്താ പറയാ. താന്‍ കേറി ഇരിക്കു. മോളെ ചായയെടുക്ക്.' അവള്‍ അകത്തേക്ക് പോയി. എന്തു പറയണം എന്നറിയാതെ ഞാനും മാഷും കുറച്ച് നിമിഷങ്ങള്‍ പരസ്പരം നോക്കി ഇരുന്നു. 'മാഷ്‌ക്ക് ഇത്രേം നല്ലൊരു മോളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നേല്‍ എന്റെ മോന് വേണ്ടി ആലോചിക്കായിരുന്നു.' മാഷ് കുടുകുടാ ചിരിക്കാന്‍ തുടങ്ങി. 'ന്നിട്ട് വേണം പണ്ട് നമ്മളെ പറ്റി പറഞ്ഞ അതെ നാട്ടുകാര്, നമ്മള് ഒന്നിക്കാന്‍ വേണ്ടി മക്കളെ ഉപയോഗിച്ചു എന്ന് പറയാന്‍. എന്റെ ടീച്ചറെ, ഈ പൊതുജനം എന്ന് പറയുന്നത് വെറും ചെറ്റകളാ. അതിരിക്കട്ടെ. ടീച്ചര്‍ ഇപ്പോള്‍ എവിടെയാ? എന്താണ് ആഗമന ഉദ്ദേശം?' 'ഞാന്‍ ചേട്ടന്റെ കൂടെ വിദേശത്താണ്. അന്ന് പോയതാ. പിന്നെ തിരികെ വന്നില്ല. ഞാനും മോനും കൂടെ അവിടെ ഒരു സ്‌കൂള്‍ നടത്തുന്നു. മകന്റെ വിവാഹമാണ് അടുത്ത ഞായറാഴ്ച. മരുമകള്‍ ഞങ്ങടെ സ്‌കൂളിലെ ടീച്ചര്‍ തന്നെയാണ്. അവസാന നിമിഷമാണ് വിളിക്കുന്നത് എന്നറിയാം. എന്നാലും രണ്ടാളും എന്തായാലും വരണം.' ബാഗില്‍ നിന്ന് കല്യാണക്കുറി എടുത്തു കൊടുത്തു. അപ്പഴേക്കും മാഷുടെ മോള് ചായ കൊണ്ടു വന്നു വെച്ചു. കുറി തുറന്നു നോക്കുന്നതിനിടെ, മാഷ് ചോദിച്ചു 'ഉണ്ണികൃഷ്ണന്‍ എന്നല്ലായിരുന്നോ മോന്റെ പേര്?' കാര്‍ഡില്‍ ഒന്നൂടെ വായിച്ചു ഉറപ്പു വരുത്തി ഒന്ന് ചിരിച്ചു. 'ആഹാ പെണ്‍കുട്ടിയുടെ വീട് ഇവിടെ അടുത്താണല്ലോ.' 'അതുകൊണ്ട് കൂടെയാ നാട്ടിലേക്ക് വന്നത്. ശിവേട്ടന്റെ അച്ഛന് നിര്‍ബന്ധം. അവന്‍ കല്യാണം കഴിച്ചു കുട്ടിയെ കൊണ്ട് ആ വീട്ടിലേക്ക് ഗൃഹപ്രവേശം ചെയ്യണം എന്ന്. അല്ലേലും അവിടെ ആകെയുള്ള ഒരു ആണ്‍കുട്ടി അവനാണ്. അവന്റെ വീടല്ലേ. ഞാനും എതിര് പറഞ്ഞില്ല.' 'അത് നന്നായെടോ. ഇത്രയൊക്കെ അല്ലേ നമുക്ക് ചെയ്യാന്‍ പറ്റു.' 'മാഷെന്റെ മോനെ കണ്ടില്ലല്ലോ...' വീണ്ടും ഫോണെടുക്കാന്‍ കൈ ബാഗിലേക്ക് 'ശ്ശെടാ...' 'എന്തു പറ്റിയെടോ?' 'ഞാനെന്റെ ഫോണ്‍ എടുക്കാന്‍ മറന്നു പോയി. എവിടെ പോകുമ്പഴും മറക്കാത്തതാണ്. ഞാനൊരിത്തിരി കൂടുതല്‍ ആക്റ്റീവ് ആണേ ഈ സോഷ്യല്‍ മീഡിയയില്‍ ഒക്കെ. ഇതൊന്നും കൊച്ചു പിള്ളേര്‍ക്ക് മാത്രം അല്ലല്ലോ. നമുക്കും പറ്റും.' 'അത് സാരമില്ല. കല്യാണത്തിന് വരുമ്പോള്‍ കാണാലോ.' 'ആന്റി അടിപൊളി ആണല്ലോ. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ.' ഞാന്‍ സംശയത്തോടെ മാഷുടെ മുഖത്തേക്ക് നോക്കി. 'നമ്മുടെ കഥയെല്ലാം ഇവള്‍ക്ക് അറിയാം. ഇടയ്ക്കിടെ കുത്തിക്കുത്തി ചോദിച്ച് എല്ലാം മനസ്സിലാക്കിയിട്ടുണ്ട് തന്നെ പറ്റി.' അതിനിടെ അവള്‍ എണീറ്റു പോയി ഫോണെടുത്തിട്ട് വന്നു. അവള് തന്നെ സെര്‍ച്ച് ചെയ്ത് എന്നെ കണ്ടു പിടിച്ച് ഉണ്ണിയുടെ ഫോട്ടോ മാഷെ കാണിച്ചു. 'ഒരു റിക്വസ്റ്റ് അയച്ചേക്കണേ. മാഷുടെ ഒരു പ്രൊഫൈല്‍ ഞാന്‍ കണ്ടിരുന്നു.' 'അത് ഞാന്‍ തന്നെ ഉണ്ടാക്കിയതാ. അച്ഛനിതൊന്നും ഇഷ്ടമേ അല്ല.' മൂന്നു പേരും കൂടെ ചിരിച്ച് കുറെ ഫോട്ടോയൊക്കെ എടുത്തു. മറക്കാതെ അതൊക്കെ അയക്കാന്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങി. മാഷും കൂടെ വന്നു. സ്റ്റോപ്പ് വരെ. വായനശാലയില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു മാഷ്. ഒരിക്കല്‍ കൂടെ ആ നാട്ടുവഴികളിലൂടെ മാഷോട് വര്‍ത്തമാനം പറഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പഴയ ഇരുപതുകളില്‍ ആണെന്ന് തോന്നി. തിരികെ പോരാന്‍ ബസില്‍ കയറിയപ്പോള്‍ ഒരിക്കല്‍ പോലും തോന്നിയില്ല 'ഫോണില്ലേല്‍ ഒരു രസമില്ല' എന്ന്. റെക്കോര്‍ഡ് ചെയ്തു വെച്ചത് വീണ്ടും വീണ്ടും കാണുന്നതിനേക്കാള്‍ മനോഹരമായി ഓരോരോ നിമിഷങ്ങളും മനസ്സിലേക്ക് ഓടി വന്നു. നന്നായി ഫോണില്ലാഞ്ഞത്. തിരിച്ച് വീട്ടിലെത്തി മേല് കഴുകി എത്തിയപ്പോഴേക്കും ശിവാനി വിളക്ക് വെച്ചു നാമം ചൊല്ലാന്‍ തുടങ്ങിയിരുന്നു. അതിനിടെ അവള്‍ കണ്ണ് കൊണ്ട് അരമതിലില്‍ പേപ്പറില്‍ പൊതിഞ്ഞു വെച്ച മള്‍ബറിയിലേക്ക് ചൂണ്ടി. പൊതി തുറന്നു നോക്കി. പല നിറങ്ങളില്‍ ഉള്ള മള്‍ബറികള്‍. ആദ്യം പഴുത്തതൊന്ന് കഴിച്ചു. എന്താ മധുരം. പിന്നെ ഒരു പച്ച എടുത്തു. അതൊന്ന് കടിച്ചതും ഓര്‍മ്മകള്‍ ഒഴുകാന്‍ തുടങ്ങി. ആ നിലാവുള്ള രാത്രിയില്‍ മാഷോട് സംസാരിച്ചതും, അന്നത്തെ തണുപ്പും ചൂടും ആഹ്ലാദവും നിരാശയും എല്ലാം ഒരു വീഡിയോ ക്ലിപ്പില്‍ എന്നപോലെ മനസ്സില്‍ ഓടാന്‍ തുടങ്ങി. 'അമ്മേ, ഫോണ്‍ വേണ്ടേ? ഇതില്ലാതെ അമ്മ ശ്വാസം മുട്ടി മരിച്ചു പോകാറായിട്ടുണ്ടാവും എന്നാ ഞാന്‍ കരുതിയത്.' ഉണ്ണി ഫോണും കൊണ്ടു വന്നു എന്റെ നേരെ നീട്ടി. 'ഒന്ന് പോയെടാ ചെക്കാ. എനിക്കിന്ന് ഫോണ്‍ വേണ്ട. ഞാന്‍ ഫോണില്ലാത്ത ലോകത്തിന്റെ സുഖത്തിലാ ഇന്ന്.' പൊതിയില്‍ നിന്ന് മള്‍ബറി എടുത്തു കൊറിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവന്റെ കൈ തട്ടി. ' അതെ... പഴുത്തത് മാത്രം എടുക്കാവു. പച്ചയെനിക്ക് വേണം.' 'ഏഹ്? അതെന്താ അങ്ങനെ?' ഞാനവനെ അടുത്ത് പിടിച്ചിരുത്തി, പച്ച മള്‍ബറിയുടെ പുളിപ്പിന്റെ കഥ പറയാന്‍ തുടങ്ങി. അവന്‍ എന്നെ ചേര്‍ത്ത് പിടിക്കുന്നത് മുറുകാനും... Last Updated Sep 27, 2022, 3:02 PM IST chilla malayalam short story Follow Us: Download App: RELATED STORIES malayalam Short Story : റീ മലാലക്കോ..,മഡഗാസ്‌കര്‍, കെ. നിശാന്ത് എഴുതിയ ചെറുകഥ Malayalam poem : മുറി കാലിയാക്കുമ്പോള്‍, ലിനീഷ് ചെഞ്ചരി എഴുതിയ കവിത Malayalam Poem : സായന്തനം, വരുണ്‍ എം എഴുതിയ കവിത Malayalam Short Story : ഭൂപടം നഷ്ടമായ രാജ്യം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ ചെറുകഥ Malayalam Short Story : ഒരേ മഴയുടെ ഇരു കരകള്‍, മുര്‍ഷിദ ഉമ്മര്‍ എഴുതിയ ചെറുകഥ LATEST NEWS 'വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് പുറത്ത് കേന്ദ്രസേന വേണ്ട; ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തം': മന്ത്രി
ഭാരതത്തിന്റെ പൗരാണികതയിൽ ഉടലെടുത്ത ഒരാശയമുണ്ടു്. സത്യമായുള്ളതു് മംഗളകരവും സുന്ദരവുമായിരിക്കും. സത്യം ശിവം സുന്ദരം! തത്വജ്ഞാനപരമായി ഈ മൂന്നുവാക്കുകൾ ജീവിതത്തിന്റെ ആഴങ്ങളിലേക്കു തന്നെ വെളിച്ചം വീശുന്നവയാണെന്നു് പറയാം. ഇവിടെ ഞാൻ ലാഘവത്തോടെ ഈ വാക്കുകളെ കടം കൊള്ളുകയും ഉപരിപ്ലവമായ രീതിയിൽ തിരിച്ചിടുകയുമാണു; സുന്ദരമായ ഒരുകാഴ്ചയെ അവതരിപ്പിക്കാൻ. ആ കാഴ്ചയിൽ മംഗളങ്ങൾ ഉൾച്ചേർന്നിരിക്കുന്നു എന്നും അതിലെന്തെല്ലാമോ നേരുകളുണ്ടെന്നതും എന്റെ ഭാവന മാത്രമായിരിക്കാം. ലോകത്തെ മഹാമാരി ബാധിക്കുകയും ജനം പുറത്തിറങ്ങാൻ ഭയക്കുകയും (ഞാനും ആ ഭയത്തിൽ തന്നെ) ചെയ്യുന്ന അസാധാരണമായ ഈ കാലത്തു് ഒട്ടും നിനച്ചിരിക്കാതെ ഒരു യാത്ര പോകാൻ ഇട വന്നു. സുന്ദരമായ ഒരു മലമ്പ്രദേശത്തേയ്ക്കു്. തിരുവനന്തപുരത്തുനിന്നു് കാറിൽ പോകുമ്പോൾ രണ്ടുമണിക്കൂറിലേറെ ദൂരമുണ്ടു് (ഏകദേശം 99 കി. മീ.). നെടുമങ്ങാടു് വന്നു് കുളത്തൂപ്പുഴ കടന്നു് ആര്യങ്കാവിൽ (തമിഴ്‌നാടിന്റെ ബോർഡർ അടുത്താണു്) ചെന്നു് സെന്തുരുണിക്കാട്ടിലേക്കു തിരിഞ്ഞു് കാട്ടുവഴിയിലൂടെ പോകണം. മല കയറുകയാണു്, കയറ്റമാണെന്നു് വലിയതായി അറിയാതെ. കൊല്ലത്തുനിന്നു വരുന്നതു് പുനലൂർ ചെങ്കോട്ട റൂട്ടിൽ ആര്യങ്കാവിൽ എത്തി മല കയറിയാണു് (ഏകദേശം 95 കി. മീ.). പന്ത്രണ്ടു കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന വനപ്രദേശത്തു് തുടക്കത്തിൽ ചില വീടുകളും തോട്ടങ്ങളുമുണ്ടു്. അതുകഴിഞ്ഞു് കുറച്ചുദൂരം വനംവകുപ്പിന്റെ തേക്കിൻ തോട്ടമാണു്. അതു് സ്വാഭാവിക വനമായ സെന്തുരുണിക്കാട്ടിൽ ചേരുന്നു. കാറിലും ബസ്സിലും യാത്ര ചെയ്യുന്നതു് എനിക്കു് വലിയ ബുദ്ധിമുട്ടാണു്. യാത്രച്ചൊരുക്കു് എന്നോ ട്രാവൽ സിക്ക്നെസ്സ് എന്നോ ഒക്കെ പറയുന്ന മഹാവിഷമം എന്നെ അവശയാക്കാറുണ്ടു്. തിരുവനന്തപുരത്തുനിന്നു് കുളത്തൂപ്പുഴ എത്തുമ്പോഴേക്കു തന്നെ എന്റെ സ്ഥിതി മോശമായിരുന്നു. കുളത്തുപ്പുഴയിലെ ‘മുടിപ്പിൻ വളവുകൾ’ എന്നെ അവശയാക്കിയാണു് ആര്യങ്കാവിൽ എത്തിച്ചതു്. അവിടെ വച്ചു് ഞങ്ങളെപ്പോലെ ഒരു കൊച്ചു സംഘം കൊല്ലത്തുനിന്നു് ഞങ്ങളെത്തുമ്പോഴേക്കു് അവിടെ എത്തുമെന്നും ഒപ്പം ചേരുമെന്നും ധാരണയുണ്ടായിരുന്നു. ഭാഗ്യത്തിനു അവർ എത്തിയില്ലായിരുന്നു. അതുകൊണ്ടു് ഞങ്ങൾക്കു് അവരെ കാത്തുനിൽക്കേണ്ടി വന്നു. അവർ വാക്കു തെറ്റിച്ചതു് എന്റെ ഭാഗ്യം… ഭാഗ്യാതിരേകം! അങ്ങനെ ആര്യങ്കാവിൽ കുറെ വന്മരങ്ങളുടെ കുളിർമയുള്ള തണലിൽ പതിയെ ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരുന്നു. മുക്കാൽ മണിക്കൂറോളം നീണ്ട ആ കാത്തിരുപ്പു് കൊണ്ടു് എനിക്കു് ജീവൻ ഏതാണ്ടു് തിരിച്ചുകിട്ടി. ഒടുവിൽ കൊല്ലത്തുകാർ വരികയും ഞങ്ങൾ കാട്ടിലേക്കുള്ള പാതയിൽ യാത്ര തുടങ്ങുകയും ചെയ്തു. ആരംഭത്തിലുള്ള ചെക്ക് പോസ്റ്റ് തടസ്സമോ ചോദ്യങ്ങളോ ഇല്ലാതെ കടന്നതിനു കാരണം ഞങ്ങളുടെ ടീം ലീഡർക്കു് ആ പ്രദേശവുമായി ഉള്ള ദീർഘ—സുദൃഢ ബന്ധമാണു്. ആ കാട്ടുവഴി എന്നെ വല്ലാതെ മോഹിപ്പിച്ചു. (ഒന്നാ വനത്തിലെ കാഴ്ച കാണാൻ/എന്നെയും കൂടൊന്നു കൊണ്ടുപോകൂ എന്നു് ചന്ദ്രിക രമണനോടു പറഞ്ഞതു് ഓർമയിൽ വന്നു, കാടിനോടു് ആകർഷണം തോന്നിയാൽ ആരും അങ്ങനെ പറഞ്ഞു പോകും). തുടക്കത്തിലെ ടീക്ക് പ്ലാന്റേഷൻ പോലും നന്നായിത്തോന്നി. സ്വാഭാവിക വനത്തിലെത്തുമ്പോഴേക്കു് സംഗതി മാറി. മനുഷ്യനുണ്ടാക്കിയ എയർ കണ്ടീഷനിംഗ് എവിടെ, പ്രകൃതിയുടെ എയർ കണ്ടീഷനിംഗ് എവിടെ? താരതമ്യമില്ല, താരതമ്യപ്പെടുത്തിക്കൂടാ. അങ്ങിങ്ങായി വശങ്ങളിൽ കണ്ട പാറകളിലെ കിനിവും വഴിക്കു കുറുകെ കടന്നു പോകുന്ന നീർച്ചാലുകളും മനസ്സിനെ തണുപ്പിച്ചുകൊണ്ടിരുന്നു. കല്ലിന്റെ ഉള്ളിൽ നിന്നും കല്ലിന്റെ പുറത്തുകൂടിയും ഉള്ള നീരൊഴുക്കുകൾ. (ഒരിക്കൽ ഒരു ജലശാസ്ത്രജ്ഞനും മറ്റൊരിക്കൽ ഒരു ഫിസിക്സ് പ്രൊഫസറും പറഞ്ഞു കേട്ടതിൽ നിന്നു് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ പരാമർശിക്കാൻ തോന്നുന്നു. കാട്ടുനീരൊഴുക്കുകളുടെ ബലതന്ത്രമാണതു്. പൗരാണികമായ പാറകൾക്കുള്ളിലൂടെ മഴവെള്ളം എത്രയോ കാലംകൊണ്ടു് താഴ്‌ന്നതു് ഭൂമിയിലേക്കു് ഇറങ്ങലുണ്ടു്, ഉറവ പൊട്ടലുണ്ടു്. ഉപരിതലത്തിലൂടെ ഒഴുകുന്ന നീർച്ചാലുകളോടൊപ്പം തന്നെ. എല്ലാം കൂടിയാണു ആറുകളാകുന്നതു്. തീരത്തു് മണൽ നിക്ഷേപിക്കുന്നതും കടലിലോട്ടു് പ്രവഹിക്കുന്ന ജലശക്തികൊണ്ടു് തീരത്തെ കടലിൽ നിന്നു് സംരക്ഷിക്കുന്നതും ഈ ആറുകളാണു്. മലകളുടെ ഈ പങ്കു വകവയ്ക്കാതെയാണു് അല്ലെങ്കിൽ ഗ്രഹിക്കാതെയാണു് ഈ നാട്ടിൽ മലകളെ അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുന്നതു്). വഴിക്കു കുറുകെ നീർച്ചാലുകൾ കടന്നുപോകുന്നതു് ചപ്പാത്തുകൾക്കു് (sub-path ആണത്രെ മലയാളീകരിച്ചു് ചപ്പാത്തു് ആയതു്, നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ചപ്പാത്തുകൾ കാണാറുണ്ടല്ലൊ) മീതേക്കൂടിയാണു്. വാഹനങ്ങളൊന്നും തന്നെയെന്നു പറയാം വഴിയിൽ കണ്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടാണെന്നു് ടീം ലീഡർ സൂചിപ്പിച്ചു. സവാരിക്കിറുക്കന്മാരായ ധാരാളം ചെറുപ്പക്കാർ മോട്ടാർസൈക്കിളുകളിൽ പറന്നു കയറുകയും—ഇറങ്ങുകയും—ചെയ്യുന്ന വഴിയാണത്രെ അതു്. രാവിലെയും വൈകുന്നേരവും ഓരോ കെ. എസ്. ആർ. ടി. സി. ബസ്സുകൾ സർവീസ് നടത്തുകയും ചെയ്യുന്നുണ്ടു്. അപൂർവം സ്വകാര്യ ജീപ്പുകളും മറ്റു വാഹനങ്ങളും ആവഴിയേ ഓടാറുമുണ്ടു്. തരക്കേടില്ലാത്ത വഴിയാണെങ്കിലും (കുറച്ചുകാലം മുമ്പു വരെ വളരെ മോശമായിരുന്നുവത്രെ) മെച്ചപ്പെടാനുണ്ടു്. ഞങ്ങൾ കയറിച്ചെന്നതു് പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു വശത്തായി മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു താഴ്‌വരയിലേക്കാണു്. ഒരു ഇക്കോ-ടൂറിസം സ്പോട്ട് ആയ റോസ് മല. ആ പേരു വരാൻ റോസാപ്പു വിടർന്നതു പോലെയുള്ള അതിന്റെ കിടപ്പാണെന്നു പറയുന്നവരുണ്ടു്. അതല്ല പണ്ടു് അവിടത്തെ പ്രധാനിയായിരുന്ന സായ്പിന്റെ ഭാര്യയുടെ പേരാണതിനാധാരം എന്നും ചിലർ പറയുന്നു. ഈ അഭിപ്രായങ്ങളേക്കാൾ സ്വീകാര്യമായിത്തോന്നിയതു് മറ്റൊരു വസ്തുതയാണു്. ഈ മലകണ്ടെത്തി ഏലം കൃഷി ചെയ്തതു് റോസ്സ് (Ross) എന്ന ഒരു സായ്പാണു്. ചെറിയ വ്യത്യാസമല്ലേ ഉള്ളൂ rose-നും Ross-നും തമ്മിൽ. അതേതായാലും ഇന്ത്യയുടെ സ്വാതന്ത്യലബ്ധിയോടെ മലമുകളിലെ അറുന്നൂറിലേറെ ഏക്കർ കൃഷിഭൂമി എം. എം. കെ. എന്നൊരു വ്യക്തിക്കു് കൈമാറി റോസ്സ് സായ്പു് സ്വന്തം നാട്ടിലേക്കു പോയത്രെ. തുടർന്നു് ഇ. എം. എസ്സിന്റെ ഭരണകാലത്തു് റോസ് മലയിലെ എം. എം. കെ.-യുടെ ഭൂമി സർക്കാർ മിച്ചഭൂമിയായി ഏറ്റെടുക്കുകയും അന്നവിടെ താമസിച്ചിരുന്നവർക്കും സ്വന്തമായി ഭൂമി ഇല്ലാത്ത പുറം പ്രദേശക്കാർക്കും ഒരേക്കർ വീതം പതിച്ചു നൽകുകയും ചെയ്തുവത്രെ. അങ്ങനെ റോസ് മല സമൃദ്ധമായ കൃഷിഭൂമിയായി മാറി. കാലക്രമേണ കുരുമുളകും ഇഞ്ചിയും വാഴയും നിറഞ്ഞ റോസ് മലയുടെ ഭാഗങ്ങൾ മനുഷ്യന്റെ ആർത്തിക്കു വഴങ്ങി റബറിനു വഴിമാറി. പണ്ടുണ്ടായിരുന്ന ജോലിക്കാരുടെ പിന്മുറക്കാരും അതിലേറെ കുടിയേറിയവരും ഒക്കെയായി കുറെപ്പേർ റോസ് മലയിൽ ഇപ്പോഴും താമസമുണ്ടു്. അവർക്കിടയിൽ ഗ്രാമീണമായ ഒരു സൗഹാർദ്ദം ഇനിയും മാഞ്ഞിട്ടില്ല. പുല്ലുമേഞ്ഞ ചെറുവീടുകളിലായിരുന്നു പണ്ടു് ആളുകൾ താമസിച്ചിരുന്നതു്. (പുല്ലുമേയാൻ അറിയുന്നവർ ഇന്നു് ഇല്ല). ഇന്നും ചെറുവീടുകൾ തന്നെയാണവിടെ ഉള്ളതു്. കുറെപ്പേർക്കു് സർക്കാർ പട്ടയം കൊടുത്തിട്ടുണ്ടു്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണു ആളുകൾ റോസ് മല വിടുന്നതു് എന്നു് അറിയാൻ കഴിഞ്ഞു. അങ്ങനെ സ്ഥലം വിട്ടു് ആര്യങ്കാവിൽ താമസമാക്കിയ ഒരു കുടുംബത്തിന്റെ രണ്ടു കൊച്ചുമുറികളുള്ള വീടു് ഞങ്ങളുടെ ടീം ലീഡർ കുറച്ചുനാളായി വാടകയ്ക്കു് എടുത്തിട്ടുണ്ടു്. ഞങ്ങൾ അവിടേക്കാണു് ആദ്യം ചെന്നതു്. കനത്ത മഴയുണ്ടായിരുന്നു ആ ഉച്ചക്കു്. അപ്പോഴേക്കു് എന്റെ അസ്വസ്ഥത ഒരുവിധം മാറിയിരുന്നു. ഞങ്ങൾ കരുതിയിരുന്ന ഭക്ഷണം കഴിച്ചു് കുറച്ചുനേരം ഇരുന്നു് മഴ അൽപമൊന്നു ശമിച്ചപ്പോൾ മിക്കപേരും കാറിൽ കയറി സ്ഥലമൊന്നു ചുറ്റിക്കണ്ടു് തിരിച്ചുപോയി. ഞാൻ ആ വീട്ടിൽ വീട്ടുകാരോടൊപ്പം തങ്ങി. പിറ്റേന്നു് തിരുവനന്തപുരത്തേക്കു് തിരിച്ചുപോരാം എന്നു കരുതി. ഇറങ്ങുമ്പോൾ ഒന്നു ചുറ്റിക്കാണാം എന്നായിരുന്നു പ്ലാൻ. അതുകൊണ്ടു് ആദ്യം കാണാൻ ഇറങ്ങിയവരുടെ കൂടെ ഞാൻ കൂടിയിരുന്നില്ല. പക്ഷേ, പിറ്റേന്നു് പുലർന്നപ്പോൾ മഴയില്ല. തെളിഞ്ഞ കാലാവസ്ഥ. തണുപ്പുകലർന്ന വെയിൽ. എനിക്കു് രണ്ടു ദിവസമെങ്കിലും അവിടെ തുടർന്നാൽ കൊള്ളാം എന്നായി. ഞങ്ങൾ വർത്തമാനം പറഞ്ഞും ഒരുമിച്ചു പാചകം ചെയ്തും മുറ്റത്തു് വെയിൽ കാഞ്ഞും വീട്ടിൽ കൂടി. കുട്ടിക്കാലത്തേക്കു് മടങ്ങിയ പോലെയാണു് തോന്നിയതു്. ഉൾനാടൻ ഗ്രാമജീവിതം. പാലക്കാടു് ഞാൻ വളർന്നഗ്രാമത്തിൽ നിന്നു് നോക്കിയാൽ വടക്കും തെക്കും മലനിര കാണാമായിരുന്നു, കുറച്ചകലെയായിട്ടു്. റോസ് മലയുടെ മുകളിൽ രൂപപ്പെട്ട ഗ്രാമമാകട്ടെ മലമടക്കുകൾക്കുള്ളിലാണു്. എന്റെ താമസം ഒരാഴ്ചയോളം നീണ്ടു. തിരികെപ്പോരുന്നതിന്റെ തലേന്നാണു് അവിടത്തെ പ്രധാന ആകർഷണകേന്ദ്രമായ വനം വകുപ്പിന്റെ വാച്ച് ടവർ കാണാൻ പുറപ്പെട്ടതു്. ടവറിൽ നിന്നു് തെന്മല ഡാമിന്റെ ജലപ്പരപ്പു് തടാകം പോലെ കിടക്കുന്ന മനോഹാരിത കാണാമെന്നറിഞ്ഞു. താഴെ ടിക്കറ്റ് കൗണ്ടറിനോടടുത്തു് കണ്ട ചെറിയ ചായക്കടയുടെ മുറ്റത്തു് ഒരു ചായയും കുടിച്ചു് വെറുതെ ഇരുന്നു. അവിടെ നിന്നു കണ്ട മലനിരയുടെ കാഴ്ച കൊണ്ടു് മനസ്സുനിറഞ്ഞു. ടവർ വരെ കയറിയില്ല. പിന്നീടു് മറ്റൊരവസരത്തിൽ കാണാമെന്നു് നിശ്ചയിച്ചു. കാരണം വീണ്ടും ചെല്ലും എന്നു തന്നെയായിരുന്നു എന്റെ മനസ്സ് പറഞ്ഞതു്. റോസ് മലയിലെ ഒരാഴ്ച എനിക്കു് ഒരു പുതുജീവൻ കിട്ടിയ പ്രതീതി നൽകി. ഓക്സിജന്റെ ഉയർന്ന സാന്നിധ്യമായിരിക്കണം ആ ഉന്മേഷത്തിനു കാരണം. താഴെ കാടുകളിൽ ധാരാളം ഔഷധസസ്യങ്ങൾ ഉണ്ടെന്നു പരിചയപ്പെട്ട നാട്ടുകാർ പറഞ്ഞു. അവയുടെ ഔഷധപ്രസരം കൂടി വായുവിൽ കലർന്നിരിക്കണം. മയിൽ അടക്കമുള്ള പക്ഷികളുടെ സാന്നിധ്യവും ശബ്ദങ്ങളും ആ വായുവിൽ സംഗീതവും മൗനവും നിറച്ചു. സെന്തുരുണിക്കാടുകളിൽ മരുന്നുകൾ മാത്രമല്ല ആനയും പുലിയും വലിയ സർപ്പങ്ങളും എല്ലാമുണ്ടു്. ഇവ പക്ഷേ, കാട്ടുവഴിയിൽ വന്നു് മനുഷ്യനെ ഉപദ്രവിച്ചതായി അറിവില്ല. മനുഷ്യനും മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകളെ പറ്റി ഞാൻ ഇടയ്ക്കു് ഓർത്തു അപ്പോഴൊക്കെ ചട്ടമ്പി സ്വാമികളെയും ഓർമ്മ വന്നു. കാട്ടിലെ പുലിയോടു ന്യായം പറഞ്ഞുനിന്നതു്, പാമ്പിൻ കൂട്ടത്തെ വരിൻ മക്കളെ എന്നു വിളിച്ചുവരുത്തിയതു്… അവ വന്നു സ്വാമിയെ പൊതിഞ്ഞതു്, ഉറുമ്പിൻ പറ്റത്തെ വരിൻ മക്കളെ എന്നുപറഞ്ഞു് കാൽ പടത്തിൽ കയറ്റുകയും പൊടിയരി കൊണ്ടുവരുവിച്ചു് ഇനി പൊയി തിന്നോളാൻ പറഞ്ഞു് ഇറക്കിവിടുകയും ചെയ്തതു്… കുറെ ദൃൿസാക്ഷി വിവരണങ്ങളുണ്ടു്. അങ്ങനെ വിശുദ്ധർ പലരുമുണ്ടു്, ജീവജാലങ്ങളോടു സംവദിച്ചവർ… അസ്സീസിയിലെ ഫ്രാൻസിസ്, ശ്രീനാരായണഗുരു, രമണമഹർഷി തുടങ്ങി ചില പേരുകൾ ഓർമ്മ വരുന്നു. പ്രകൃതിയിൽ പരസ്പര ധാരണകൾക്കു് സാധ്യതയുണ്ടു്. ഇപ്പോൾ നമുക്കതിനു കഴിയുന്നില്ല എന്നു വേണം ചിന്തിക്കാൻ. അല്ലെങ്കിൽ ആ കഴിവു വളർത്തിയെടുക്കാനുള്ള കഴിവു നമുക്കില്ല. മനുഷ്യർക്കിടയിലുള്ള സംവേദനങ്ങൾ പോലും തടസ്സപ്പെട്ടു കിടക്കുകയല്ലേ? ആ തടസ്സങ്ങൾ വിട്ടുവീഴ്ചയില്ലായ്മകളായി യുദ്ധങ്ങളിലേക്കു പോലും നമ്മെ നയിക്കുന്നു. ഇന്നത്തെ ലോകജീവിതത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ചുള്ള ആധികൾക്കിടയിൽ റോസ് മലയിലെ പ്രകൃതിയോടു് കൃതജ്ഞത തോന്നി. അവിടത്തെ സൗന്ദര്യം ആന്തരികമായ സൗന്ദര്യാനുഭൂതിയായി പകർന്നു കിട്ടി. ആ അനുഭൂതി മംഗളകരമായി തോന്നി. അതു് പ്രകൃതിയുടെ കാരുണ്യഭവത്തിന്റെ സത്യം പ്രകാശിപ്പിച്ചു. സുന്ദരം… ശിവം… സത്യം… മനുഷ്യൻ തകർത്തുകഴിഞ്ഞിട്ടില്ലാത്ത റോസ് മലയെപ്പോലുള്ള അനേകം തുരുത്തുകൾ കേരളത്തിൽ എന്നല്ല ഇന്ത്യയിലും ലോകത്തും കാണും. ഭൂമിതന്നെയായിരിക്കണം വേദപുസ്തകത്തിൽ പറയുന്ന പറുദീസ. പണ്ടു് സൃഷ്ടി, ഈ പ്രപഞ്ചം, മധുമയമായും ആനന്ദം നിറഞ്ഞതായും അനുഭവശാലികളായ പൗരാണികർ അറിഞ്ഞു എന്നു വെളിവാക്കുന്ന ഒരു മനോഹരമായ മധുമതീ സൂക്തം അഥവാ മധുമന്ത്രം (ഋഗ്വേദം) ഉണ്ടു്. അതു് ഇങ്ങനെ തുടങ്ങുന്നു: മധു വാതാ: ഋതായതേ മധു ക്ഷരന്തി സിന്ധവ… കാറ്റുകളിൽ, ജലങ്ങളിൽ, മണ്ണിൽ എല്ലാം മധുരം കലരട്ടെ… എന്ന മോഹനമയ കവിതയായിട്ടാണു് ആ പ്രാർത്ഥന പ്രകാശിക്കപ്പെട്ടിരിക്കുന്നതു്. ഇങ്ങനെ അനുകൂലമായി നിൽക്കുന്ന പ്രകൃതിയെ ബലം പ്രയോഗിച്ചു് കീഴടക്കുക, ചൊൽപ്പടിക്കാക്കുക എന്ന ആഗ്രഹമായിരിക്കാം ആദ്യപാപം. ഓരോ തത്വവും ഗ്രഹിക്കുകയും അതിനെ നമ്മുടെ സുഖസൗകര്യങ്ങൾക്കുപയോഗിക്കുകയുമാണല്ലോ നാം ചെയ്യുന്നതു്. ചെയ്തുചെയ്തു് നാം പരിധികൾ ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാവാം ഒരു വേള നമ്മുടെ വല്ലാതെ വളരുന്ന അഹന്തയെ നശിപ്പിക്കാൻ ഒരു ഇത്തിരിക്കുഞ്ഞൻ അണുവിനെ യഥേഷ്ടം വിഹരിക്കാൻ പ്രകൃതി അനുവദിക്കുന്നതു്! ഒ. വി. ഉഷ മലയാളത്തിലെ പ്രശസ്തയായ കവയിത്രിയാണു് ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ. വി. ഉഷ. കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ടു്. 1948-നു് പാലക്കാടു് ജില്ലയിലെ മങ്കരയിലാണു് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ. വി. വിജയന്റെ സഹോദരിയാണു് ഒ. വി. ഉഷ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തു് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി. ഇപ്പോൾ ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. (ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.) Colophon Title: Sundaram... Sathyam... Sivam... (ml: സുന്ദരം... സത്യം... ശിവം...). Author(s): O. V. Usha. First publication details: Sayahna Foundation; Trivandrum, Kerala; 2020-11-17. Deafult language: ml, Malayalam. Keywords: Travelogue, O. V. Usha, Sundaram... Sathyam... Sivam..., ഒ. വി. ഉഷ, സുന്ദരം... സത്യം... ശിവം..., Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: October 21, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: A Dandelion (Taraxacum) Clock, a photograph by J J Harrison . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
റഷ്യ-ഉക്രൈൻ യുദ്ധം ഇപ്പോഴും തുടരുന്ന അവസരത്തിൽ, യുദ്ധക്കെടുതികളാൽ ക്ഷീണിതരായ ജനങ്ങൾക്കും അവിടെ നിരന്തരം സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന കാരിത്താസ് സംഘടനക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് കാരിത്താസ് ഉക്രൈൻ സംഘടനയുടെ പ്രസിഡന്റ് തെത്യാന സ്റ്റോവ്നിചി ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 24-ന് റഷ്യ, ഉക്രൈനിൽ നടത്തിയ അധിനിവേശത്തിനു ശേഷം യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകാൻ ആദ്യമേ തന്നെ കാരിത്താസ് ഉക്രൈൻ രംഗത്തിറങ്ങിയിരുന്നുവെന്ന് കാരിത്താസ് പ്രസിഡന്റ് അറിയിച്ചു. ഏതാണ്ട് ഏഴു മാസത്തിലധികമായി രാജ്യത്ത് റഷ്യ നടത്തിവരുന്ന അക്രമങ്ങളാൽ ഭീതിയിലും ജീവഭയത്തിലും തുടരുന്ന ജനങ്ങൾക്ക് തങ്ങൾ ഇപ്പോഴും സഹായമെത്തിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി. ഉക്രൈനിലെ വിവിധ നഗരങ്ങളിൽ തീവ്രമായ റഷ്യൻ വ്യോമാക്രമണം കൂടുതൽ മരണവും നാശവും വിതയ്ക്കുകയും ചെയ്യുകയാണെന്നും നിരവധി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും കാരിത്താസ് അദ്ധ്യക്ഷ അറിയിച്ചു. അക്രമങ്ങൾ തുടരുന്ന നിലയിൽ, ജനങ്ങളോട് ഷെൽട്ടറുകളിൽ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ മാനവിക സഹായവിതരണം കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറിയിട്ടുണ്ടണെന്നും തെത്യാന പറഞ്ഞു. കിയെവിലും ല്വിവിലും ഹെഡ് ക്വാർട്ടേഴ്‌സ് ഉള്ള കാരിത്താസ് സംഘടനയുടെ വിവിധ സഹായവിതരണ കേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. ഓരോ അപകട മുന്നറിയുപ്പുകൾക്കും ആക്രമണങ്ങൾക്കും ശേഷം ആളെണ്ണി അപകടസ്ഥിതി വിലയിരുത്തേണ്ട അവസ്ഥയാണ് തങ്ങൾക്ക് ഇപ്പോഴുള്ളതെന്ന് കാരിത്താസ് പ്രസിഡന്റ് അറിയിച്ചു. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
” ഞാൻ ഇപ്പോഴും ഓർക്കുന്നു, കുഞ്ഞായിരിക്കുമ്പോൾ വാവേ എന്ന് വിളിക്കുമ്പോഴൊക്കെ വളരെയധികം നിഷ്കളങ്കമായി,ലാളിത്യം തുളുമ്പുന്ന തരത്തിൽ, ഇമ വെട്ടാതെ, അവൻ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുമായിരുന്നു.ആ നോട്ടത്തിൽ പലപ്പോഴും എനിക്ക് കണ്ണിലുടക്കിയിട്ടുണ്ട്; ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. വർഷങ്ങൾ കടന്നു പോകവേ, വളർന്നിട്ടും, ചിലപ്പോഴൊക്കെയുള്ള അവന്റെ നോട്ടങ്ങൾ അന്നത്തെ ആ പൊന്നോമനയുടെ നിഷ്കളങ്കത ഓർമ്മപ്പെടുത്തിയിരുന്നു. വാത്സല്യം നിറഞ്ഞ ആ നോട്ടങ്ങൾ അപ്പോഴും എന്റെ കണ്ണിലുടക്കിയിട്ടുണ്ടാവും, ശ്രദ്ധ തിരിഞ്ഞിട്ടുണ്ടാവും. ഇന്ന് അതുകൊണ്ട് അവൻ എന്നോട് പിണക്കമാണ്. അവന്റെ അമ്മ അവനെ മതിയായി സ്നേഹിക്കുന്നില്ലെന്ന് തോന്നിയോ, ശ്രദ്ധിക്കുന്നില്ല എന്ന് തെറ്റിദ്ധരിച്ചോ, അവഗണിക്കുകയാണെന്ന് മനസ്സിൽ കരുതിയോ? ഇല്ല കുഞ്ഞേ നീ അമ്മയ്ക്ക് ജീവനാണ്….അമ്മയുടെ ജീവിതമാണ്….” വെറും ഭ്രാന്ത് പറച്ചിലല്ല,ഭ്രാന്തമായ വിതുമ്പലാണിത്. മരുന്നിനോ മന്ത്രം കൊണ്ടോ മായ്ച്ചു കളയാൻ ആവാത്ത,മാരകമായ മുറിവിൽ നിന്നുണ്ടായ ഒരമ്മ മനസ്സിന്റെ വിതുമ്പൽ! ഇന്ന് അവരുടെ പൊന്നോമനയുടെ പിറന്നാളായിരുന്നു . കണ്ണീരും നിലവിളിയും കൊണ്ട് അലങ്കരിച്ച,സ്നേഹ സമ്മാനങ്ങളാൽ പള്ളിപ്പറമ്പിൽ ആശംസകൾ അർപ്പിക്കേണ്ട, മകന്റെ ഇരുപത്തിയെട്ടാം പിറന്നാൾ. ഓർക്കുന്നില്ലേ…. ലൗലി എന്ന അമ്മയെ,അവരുടെ സ്നേഹനിധിയായ പ്രവീൺ വർഗീസ് എന്ന മകനെ. അതെ,ഇന്ന് പ്രവീൺ വർഗീസിന്റെ ഇരുപത്തെട്ടാം പിറന്നാൾ ആയിരുന്നു . കൈപ്പേറിയ കണ്ണീരുമായി മകന്റെ അസാന്നിധ്യത്തിൽ പിറന്നാൾ ദിവസത്തെ പുനർജീവിപ്പിക്കുന്ന ലൗലി എന്ന അമ്മയെ നമുക്കിന്നിവിടെ കാണാം. വർഷങ്ങൾക്കു മുമ്പുള്ള ഒരു രാത്രിയിൽ തന്റെ മകനെ കാണാതായെന്ന വാർത്ത അറിഞ്ഞപ്പോഴും ഇങ്ങനെയൊരു ദിവസത്തെ നേരിടേണ്ടി വരുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവില്ല. നനഞ്ഞൊട്ടിയ കവിളിൽ ഒരു ചെറുപുഞ്ചിരി ഒട്ടിച്ച്,മൺമറഞ്ഞ മകനുവേണ്ടി ആ അമ്മ ഇങ്ങനെ എഴുതി : ” വാവേ ഈ പിറന്നാളും നമ്മൾ ആഘോഷിക്കും.നിന്റെ പുതിയ ലോകത്തിലെ നല്ല സുഹൃത്തുക്കളോടൊപ്പം നീ വരുമെന്ന് പ്രതീക്ഷിക്കുന്നു… ” മകനോടൊപ്പമുള്ള കഴിഞ്ഞുപോയ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് ലൗലി . ഓരോ വർഷത്തെയും പിറന്നാൾ ദിവസം ഉത്സവമായി ആഘോഷിക്കാൻ അവൻ കാണിച്ചിരുന്ന ആവേശം എത്രത്തോളമായിരുന്നെന്ന് ലവ്‌ലിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാനാകും. കൂടാതെ ഓരോ വർഷത്തിലും രണ്ടു പിറന്നാൾ വീതം ആഘോഷിക്കാൻ അവൻ തിടുക്കം കൂട്ടിയതിനെക്കുറിച്ചും ലൗലി വർഗീസ് ഓർക്കുന്നു. കാരണം ചോദിക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ “ഐ ആം ടൂ സ്പെഷ്യൽ”എന്ന് പറഞ്ഞ് കണ്ണിറുക്കാറുള്ള പ്രവീണിന്റെ മുഖവും ലൗലി യെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പത്തൊമ്പതാം വയസ്സിലാണ് പ്രവീൺ വർഗീസ് എന്ന നിയമ വിദ്യാർത്ഥി നമ്മോട് വിട പറഞ്ഞത്. കാർബോണ്ടേലിലെ ബഫല്ലോ വൈൽഡ് വിങ്‌സിനടുത്തുള്ള വനാന്തരങ്ങളിൽ നിന്നും പ്രവീണിന്റെ ചേതനയറ്റ ശരീരം കണ്ടെടുക്കുകയായിരുന്നു. ഇന്നും ആ വനാന്തരങ്ങളിൽ ലവ്‌ലി എന്ന അമ്മയുടെ അലമുറകൾ പ്രതിധ്വനിച്ച് കേൾക്കാനാകും. നഷ്ടബോധങ്ങൾക്കിപ്പുറത്ത് മകന്റെ ഘാതകനു വേണ്ടിയുള്ള പോരാട്ട യാത്രയുമായി ഓരോ രാവും പകലാക്കി ജീവിക്കുന്ന ലൗലിക്ക് ഓർമ്മകൾ നൽകുന്ന ചില കുത്തി നോവിക്കലുകളാണ് ഇവയെല്ലാം – മകനില്ലാത്ത പിറന്നാൾ ദിവസം. ആഘോഷങ്ങളുണ്ട്,ഓർമ്മകളുണ്ട്. എന്നാൽ പുതിയ ഓർമ്മകൾ സമ്മാനിക്കാൻ അവനില്ല. എങ്കിലും ഈ പിറന്നാൾ ദിവസം പ്രവീണിന് വേണ്ടി സന്തോഷത്തോടെ വരവേൽക്കാൻ മനസ്സിനെ പാകപ്പെടുത്തിയിരിക്കുകയാണ് ലൗലി എന്ന അമ്മ. നീതിക്കുവേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ട യാത്രയ്ക്ക് കരുത്തേകാൻ ഈ പിറന്നാൾ ദിവസവും പ്രവീണിന്റെ അദൃശ്യമായ സാന്നിധ്യം ലവ്‌ലിക്ക് തുണയാകട്ടെ. പ്രവീണിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളി മനസ്സിന്റെ ഒരായിരം സ്നേഹാശംസകൾ നേരുന്നു.
”അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.” (വിശുദ്ധ ഖുര്‍ആന്‍: അധ്യായം: അല്‍ ഹശ്ര്‍, സൂക്തം: 24) വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ 99 വിശിഷ്ടനാമങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹുവിന്റെ സുപ്രധാനമായ ഗുണങ്ങള്‍ ഇവയാണ്. 1. അവന്‍ അനാദിയും അനശ്വരനുമാണ്. അവനെ ആരും സൃഷ്ടിച്ചതല്ല. കാലഭേദങ്ങള്‍ക്കതീതമായി, കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാലത്തും അവനുണ്ട്. അവന്റെ അസ്തിത്വത്തിന് തുടക്കവും ഒടുക്കവുമില്ല. 2. അവന്‍ സ്രഷ്ടാവാണ്. അവന്‍ വസ്തുക്കളെ ഇല്ലായ്മയില്‍നിന്ന് ഉണ്ടാക്കുന്നു. 3. അവന്‍ രക്ഷിതാവാണ്. അവന്‍ ആഹാരം നല്‍കുന്നു. പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. 4. അവന്‍ ഉടമസ്ഥനും ഭരണാധിപനുമാണ്. ഓരോ സൃഷ്ടിയും അവന്റെ ഉടമസ്ഥതയിലും അവന്റെ ഭരണാധിപത്യത്തിന് കീഴിലുമാണ്. 5.അവന്‍ സര്‍വജ്ഞനാണ്. എല്ലാ കാര്യങ്ങളും എല്ലാ അനക്കങ്ങളും അടക്കങ്ങളും അവന്‍ അറിയുന്നു. എന്തുണ്ടായി, എന്തുണ്ടാകുന്നു, എന്തുണ്ടാകും, …. എല്ലാം അവനറിയാം. യാതൊന്നും അവന്റെ അറിവിന് പുറത്തല്ല. 6. അവന്‍ യുക്തിമാനാണ്. യുക്തിയുടെ അടിസ്ഥാനത്തിലല്ലാത്ത ഒരു പ്രവൃത്തിയും അവനില്‍നിന്നുണ്ടാകുന്നില്ല. ഉദ്ദേശ്യമില്ലാതെയുള്ള പ്രവൃത്തികളുമില്ല. ഫലശൂന്യമായ ചെയ്തികളും അവനില്ല. മറിച്ച്, ഓരോ പ്രവര്‍ത്തനത്തിന്റെയും പിന്നില്‍ സമുന്നതമായ ജ്ഞാനവും സമുന്നതമായ യുക്തിയും സമുന്നതമായ ഉദ്ദേശ്യവും അടങ്ങുന്നുണ്ട്. 7. അവന്‍ അജയ്യനാണ്. സര്‍വശക്തനാണ്. അവന്റെ എല്ലാ തീരുമാനങ്ങളും അനിഷേധ്യങ്ങളാണ്. അവന്റെ ഒരു വിധിയും ഒരു ശാസനവും ചോദ്യം ചെയ്യാന്‍ കഴിവുള്ളവരാരുമില്ല. 8. അവന്‍ നീതിമാനാണ്. അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നീതിയിലും നിഷ്പക്ഷതയിലും നിലെകൊള്ളുന്നു. അവന്റെ നിയമങ്ങള്‍- പ്രാപഞ്ചികനിയമങ്ങളും സാന്മാര്‍ഗികനിയമങ്ങളും-നീതിയില്‍ നിലകൊള്ളുന്നു. 9. എല്ലാ കര്‍മങ്ങള്‍ക്കും അവന്‍ പ്രതിഫലം നല്‍കുന്നു. നന്മയ്ക്ക് രക്ഷയും തിന്മയ്ക്ക് ശിക്ഷയും നല്‍കുന്നു. 10. അവന്‍ ആരാധ്യനാണ്. വണങ്ങാനും ശിരസ്സ് നമിക്കാനും പ്രാര്‍ഥിക്കാനും അര്‍ഹതപ്പെട്ടവന്‍ അവന്‍ മാത്രമാണ്.
ഡല്‍ഹി > 500, 1000 നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യമെങ്ങും ബാങ്കുകളിലെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ പണം മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. വലത് ചൂണ്ടുവിരലിലാകും മഷി പുരട്ടുക. ഒന്നിലേറെതവണ പഴയ നോട്ടുകള്‍ മാറുന്നത് തടയുന്നതിനാണ് നടപടിയെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. ജന്‍ധന്‍ അക്കൌണ്ടുകളിലെ പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദാസ് പറഞ്ഞു. ജനങ്ങളുടെ ദുരിതവും ബാങ്കുകളിലെ തിരക്കും അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അവലോകനയോഗം വിളിച്ചു. ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. തെരഞ്ഞെടുപ്പിന് വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന അതേമഷിതന്നെയാകും ബാങ്കിലെത്തുന്നവരുടെ വിരലിലും പുരട്ടുക. മഷി രണ്ടുമാസം മായില്ല. വിവിധ സംസ്ഥാനങ്ങളിലായി നാല് ലോക്സഭാ മണ്ഡലങ്ങളിലും എട്ട് നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മഷി പുരട്ടാനുള്ള തീരുമാനത്തെ പ്രതിപക്ഷപാര്‍ടികള്‍ എതിര്‍ത്തു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍മാരുടെ ഇടത് ചൂണ്ടുവിരലിലാകും മഷി പുരട്ടുകയെന്ന് വ്യക്തമാക്കി. Advertisements പഴയ നോട്ടുകള്‍ ഒരിക്കല്‍ മാറിയവര്‍ വീണ്ടും വീണ്ടും എത്തുന്നതുകൊണ്ടാണ് ബാങ്കിലെ തിരക്ക് കുറയാത്തതെന്ന് ശക്തികാന്തദാസ് പറഞ്ഞു. മഷി പുരട്ടുന്നതോടെ ഒന്നിലേറെതവണ പണം മാറാന്‍ ആര്‍ക്കും സാധിക്കില്ല. ബാങ്കുകളിലെ തിരക്ക് ഇതോടെ അവസാനിക്കും. മഷിപുരട്ടല്‍ സംവിധാനം ബാങ്ക് ജീവനക്കാര്‍ പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിന് സിസിടിവി നിരീക്ഷണം കര്‍ശനമാക്കും. ജന്‍ധന്‍ അക്കൌണ്ടുകളില്‍ പരമാവധി നിക്ഷേപിക്കാനാകുന്ന പണം 50,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ജന്‍ധന്‍ അക്കൌണ്ടുകളില്‍ 50,000 രൂപയില്‍ കൂടുതല്‍ വന്നാല്‍ പരിശോധിക്കും- ദാസ് പറഞ്ഞു. കള്ളപ്പണം നിക്ഷേപിക്കാന്‍ ജന്‍ധന്‍ അക്കൌണ്ട് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണിത്. ബാങ്കുകളിലെയും എടിഎമ്മുകളിലെയും നീണ്ടനിരയ്ക്ക് ചൊവ്വാഴ്ചയും മാറ്റമുണ്ടായില്ല. ഗുരുനാനാക്ക് ദിനം പ്രമാണിച്ച് തിങ്കളാഴ്ച ഉത്തരേന്ത്യയില്‍ പലയിടത്തും ബാങ്ക് അവധിയായതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഡല്‍ഹിയിലടക്കം ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനരഹിതമാണ്. പണം ഇടുന്ന എടിഎമ്മുകളാകട്ടെ വളരെ വേഗത്തില്‍ കാലിയാകും. പുതിയ 500 രൂപ നോട്ട് പല ബാങ്കിലും എത്തിയില്ല. പുതിയ 500, 2000 നോട്ടുകള്‍ നിക്ഷേപിക്കാനാകുംവിധം എടിഎമ്മുകളില്‍ വരുത്തേണ്ട സാങ്കേതികമാറ്റവും മന്ദഗതിയിലാണ്.
Collection of stories by Tom J Mangatt. It has 9 stories including Ottakkoru Sakunthala, Chathurangathampuran, Eeso Kaayalinu Meethe Nadakkunnu, Miss Merooninte Kathaprapancham, Cananile Sundari, Daivame Aval Evideyayirikkum?, Avani Vazhvu Kinavu Kashtam, Sudamavinte Bhagyam and Vasanthathinte Idimuzhakkam. Foreword by S Jayachandran Nair. Illustrations by Artist Namboodiri "ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞുനിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ടേ ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും." - സി. രാധാകൃഷ്ണൻ "സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്... അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു." - എസ്. ജയചന്ദ്രൻ നായർ "In 'Ottaikoru Sakunthala' Tom J Mangatt strips Surrealism of its elite and holy nature and presents it as an every day experience. All the eight stories in this Book are experimental. Each story has unique tone and treatment. The variety in style and treatment makes it hard to believe that they all came from the same mind. Still, there are some common features. There isn't anything special about the characters or their background. But the mirror held against them has some aberration."
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഇത് ചേർത്തല തൈക്കാട്ടുശേരി മാക്കേക്കടവ് ജയപ്രകാശ് സമ്മിശ്ര കൃഷിയിൽ ഒരു മാതൃകാ കർഷകനാണ് ഇദ്ദേഹം . തന്റെ വീടിനോടു ചേർന്നുള്ള മുന്ന് ഏക്കർ സ്ഥലത്തു താറാവ് ,മൽസ്യം,പന്നി, എല്ലാം വിജയകരമായി വളർത്തുന്നു .സൗമ്യവും ലളിതവുമായ പെരുമാറ്റമാണ് ജയപ്രകാശിന്റെ പ്രേത്യേകത .മുപ്പതു വർഷത്തോളമായി ഇറച്ചി കോഴി മേഖലയിൽ ബിസിനസ് ചെയുന്നു . ദീർഘ കാലമായി താറാവ് ,പന്നി എന്നിവയെ വളർത്തുന്ന ഇദ്ദേഹം ഈ വര്ഷമാണ് മൽസ്യ കൃഷിയിലേക്കു കടന്നത് . ജയപ്രകാശിന്റെ വീട്ടിൽ എത്തിയാൽ ആദ്യം കാണുന്നത് തുവെള്ള നിറത്തിലുള്ള വിഗോവ താറാവുകളെ യാണ് .തൂവെള്ള നിറത്തിൽ വളരെ മനോഹരമായ് ഈ താറാവുകൾ സൗന്ദര്യം കൊണ്ട് എല്ലാവരടെയും ശ്രദ്ധ പിടിച്ചു പറ്റും.വൃത്തിയുടെ കാര്യത്തിലും വിഗോവ താറാവുകൾ മുൻ പന്തിയിലാണ്. മൂന്നു വർഷക്കാലമായി ജയപ്രകാശ് വിഗോവ താറാവുകൾ വളർത്തുന്നുണ്ട് . . നാലപ്പത്തു ദിവസം കൊണ്ട് രണ്ടേകാൽ കിലോ തൂക്കം വെക്കുന്ന ഈ താറാവുക്കൾക്കു മാർക്കറ്റിൽ നല്ല ഡിമാൻഡാണ്. വീടിനോടു ചേർന്നു മികച്ച ഒരു ഇൻക്യൂബേഷൻ സംവിധാനവും ജയപ്രകാശ് ഒരിക്കിയിട്ടുണ്ട് . ഇപ്പോൾ ആഴചയിൽ നാനൂറോളം കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നുണ്ട് ഇവിടെ .വിരിഞ്ഞ കുഞ്ഞുങ്ങളെ ബ്രൂഡിങ്ങിനു ശേഷം കുടുകളിലേക്കു മാറ്റുന്നു . വീടിനോടു ചേർന്നുള്ള 55 സെനറ്റ് സ്ഥലത്തു ഇവിടെ ഒരു മികച്ച മൽസ്യ കുളം ഒരിക്കിയിരിക്കുന്നു . 15000 ആനബസ്‌ മൽസ്യങ്ങളെയാണ് ഇവിടെനിക്ഷേപിച്ചിരിക്കുന്നത് .തന്റെ മൽസ്യ കൃഷി യുടെ ആദ്യ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് ജയപ്രകാശ് . താറാവുകളും മീനും കൂടാതെ 50 ഓളം പന്നികളെ വളർത്തുന്ന ഒരു ഫാമും ഇദ്ദേഹത്തിനുണ്ട് .ഡ്യൂ റോക്ക് ഇനത്തിൽ പെട്ട പന്നികളെ ആണ് ഇവിടെ വളർത്തുന്നത് .ഫാമിലെ വൃത്തിയുടെ കാര്യത്തിൽ ഇദ്ദേഹം വളരെ ശ്രെദ്ധ ചെലുത്തുന്നുണ്ട് .പന്നി ഇറച്ചിക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ടെന്നു ഇദ്ദേഹം പറയ്യുന്നു . പ്രാദേശിക ചിക്കൻ, മീറ്റ് സ്റ്റോറുകളിലേക്കാണ് ഇവിടുത്തെ താറാവുകളെയും പന്നികളെയും വിതരണം ചെയുന്നത് . ജയ പ്രകാശിന്റെ പ്രവർത്തനങ്ങൾക്കു പൂര്ണമായ പിന്തുണയുമായി ഇദ്ദേഹത്തിന്റെ കുടുംബവും ഒപ്പം ഉണ്ട് .കൂടതൽ ഉയരങ്ങളിലേക്ക് ജയപ്രകാശിന്റെ സംരംഭങ്ങൾ വളരട്ടെ എന്ന് ആശംസിക്കാം
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും ചെയ്തവര്‍ (ആരോ) അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കിക്കളയുന്നതാണ്. الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്തു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു أَضَلَّ അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ 47:2 وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ ﴾٢﴿ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, മുഹമ്മദിന്റെ മേല്‍ അവതരിക്കപ്പെട്ടതില്‍ - അതാകട്ടെ, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥവുമാണു - വിശ്വസിക്കുകയും ചെയ്തവരാകട്ടെ - അവരുടെ തിന്മകളെ അവരില്‍ നിന്നു അവന്‍ (മാപ്പു നല്‍കി) മൂടി വെക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും. وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത وَآمَنُوا വിശ്വസിക്കുകയും ചെയ്ത بِمَا نُزِّلَ ഇറക്കപ്പെട്ടതില്‍ عَلَىٰ مُحَمَّدٍ മുഹമ്മദിന്റെ മേല്‍ وَهُوَ الْحَقُّ അതു യഥാര്‍ത്ഥവുമാണ് مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَفَّرَ عَنْهُمْ അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും سَيِّئَاتِهِمْ അവരുടെ തിന്മകളെ وَأَصْلَحَ അവന്‍ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി 47:3 ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُوا۟ ٱتَّبَعُوا۟ ٱلْبَـٰطِلَ وَأَنَّ ٱلَّذِينَ ءَامَنُوا۟ ٱتَّبَعُوا۟ ٱلْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَـٰلَهُمْ ﴾٣﴿ (കാരണം:) അതു, അവിശ്വസിച്ചവര്‍ വ്യര്‍ത്ഥമായതിനെ പിന്‍പറ്റുകയും, വിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥത്തെ പിന്‍പറ്റുകയും ചെയ്തിരിക്കകൊണ്ടാണ്. അപ്രകാരം, ജനങ്ങള്‍ക്കു അവരുടെ മാതിരികള്‍ അല്ലാഹു വിവരിച്ചു കൊടുക്കുന്നു. ذَٰلِكَ بِأَنَّ അതു എന്തെന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ اتَّبَعُوا അവര്‍ പിന്‍പറ്റി الْبَاطِلَ വ്യര്‍ത്ഥമായാത്, അന്യായമായത് وَأَنَّ الَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ اتَّبَعُوا അവര്‍ പിന്‍പറ്റി الْحَقَّ യഥാര്‍ത്ഥം, ന്യായം مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരം يَضْرِبُ اللَّـهُ അല്ലാഹു ആക്കുന്നു, വിവരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്കു أَمْثَالَهُمْ അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ രണ്ടാം വചനത്തില്‍ ആദ്യം ‘വിശ്വസിച്ചു’ (ءَامَنُوا۟) എന്നു മൊത്തത്തില്‍ പറഞ്ഞ ശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിക്കപ്പെട്ടതിലും വിശ്വസിച്ചു എന്നു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. പൂര്‍വ്വവേദങ്ങളിലും അവയിലടങ്ങിയ തത്വങ്ങളിലും, മുന്‍പ്രവാചകന്‍മാരിലുമെല്ലാം ഓരോ സത്യവിശ്വാസിയും മൊത്തത്തില്‍ വിശ്വസിക്കേണ്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിച്ച വേദഗ്രന്ഥമാകുന്ന ഖുര്‍ആനില്‍ പ്രത്യേകമായും വിശ്വസിക്കേണ്ടതുമുണ്ട്. ഇതാണ് അങ്ങിനെ പറയുവാന്‍ കാരണം. സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതി ഗതികള്‍ മേല്‍വിവരിച്ച പ്രകാരമായിരിക്കെ രണ്ടു വിഭാഗക്കാരും തമ്മില്‍ ഒത്തിണങ്ങിക്കൊണ്ടു സമാധാനപരമായ ഒരന്തരീക്ഷം നിലനില്‍ക്കുവാന്‍ മാര്‍ഗ്ഗമില്ല. തമ്മില്‍ സംഘര്‍ഷവും, സംഘട്ടനവും അനിവാര്യമാണ്. അല്ല, ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് സമരഘട്ടത്തില്‍ സ്വീകരിക്കേണ്ടുന്ന ചില നയങ്ങളെപ്പറ്റി പ്രസ്താവിക്കുന്നു:- 47:4 فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ فَضَرْبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ فَشُدُّوا۟ ٱلْوَثَاقَ فَإِمَّا مَنًّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَآءُ ٱللَّهُ لَٱنتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَا۟ بَعْضَكُم بِبَعْضٍ ۗ وَٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَـٰلَهُمْ ﴾٤﴿ അതിനാല്‍, നിങ്ങള്‍ അവിശ്വസിച്ചവരുമായി (യുദ്ധത്തില്‍) കണ്ടുമുട്ടിയാല്‍, പിരടികള്‍ വെട്ടുക! അങ്ങനെ, നിങ്ങള്‍ അവരെ (നിര്‍ദ്ദയം) ബലഹീനമാക്കിയാല്‍ അപ്പോള്‍ ബന്ധം മുറുക്കി [ശക്തമായി] ക്കൊള്ളുവിന്‍. എന്നിട്ടു - പിന്നീടു - ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക. ഒന്നുകില്‍ തെണ്ടം [മോചന മൂല്യം] വാങ്ങിവിടുക; യുദ്ധം അതിന്റെ ഭാരങ്ങള്‍ (ഇറക്കി) വെക്കുന്നതുവരേക്കും (ഇങ്ങിനെ വേണം). അതാണ്‌ (വേണ്ടതു). അല്ലാഹു ഉദ്ദേശിച്ചിരിന്നുവെങ്കില്‍, അവന്‍ (സ്വന്തം തന്നെ) അവരില്‍ നിന്നു (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെ, ചിലരെക്കൊണ്ടു പരീക്ഷണം ചെയ്‌വാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കര്‍മ്മങ്ങളെ അവന്‍ പാഴാക്കുന്നതേയല്ല. فَإِذَا لَقِيتُمُ അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَضَرْبَ الرِّقَابِ എന്നാല്‍ പിരടികള്‍ വെട്ടുക حَتَّىٰ إِذَا أَثْخَنتُمُوهُمْ അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍ فَشُدُّوا അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക الْوَثَاقَ ബന്ധത്തെ فَإِمَّا مَنًّا എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക بَعْدُ പിന്നീട് وَإِمَّا فِدَاءً ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക حَتَّىٰ تَضَعَ (ഇറക്കി) വെക്കുന്നതുവരെ الْحَرْبُ യുദ്ധം, പട أَوْزَارَهَا അതിന്റെ ഭാരങ്ങളെ ذَٰلِكَ അതാണ്‌ وَلَوْ يَشَاءُ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَانتَصَرَ അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും مِنْهُمْ അവരില്‍ നിന്നു, അവരോടു وَلَـٰكِن പക്ഷേ, എങ്കിലും لِّيَبْلُوَ അവന്‍ പരീക്ഷണം ചെയ്യാനാണ് بَعْضَكُم നിങ്ങളില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു وَالَّذِينَ قُتِلُوا കൊല്ലപ്പെട്ടവരാകട്ടെ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ فَلَن يُضِلَّ അവന്‍ പാഴാക്കുന്നതേയല്ല أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ 47:5 سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ﴾٥﴿ അവന്‍ അവരെ (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളുന്നതാണ്; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും'. سَيَهْدِيهِمْ അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും وَيُصْلِحُ നന്നാക്കുകയും ചെയ്യും بَالَهُمْ അവരുടെ സ്ഥിതി 47:6 وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ ﴾٦﴿ അവരെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും; അതവന്‍ അവര്‍ക്കു (നേരത്തെ) പരിചയപ്പെടുത്തിയിരിക്കുന്നു. وَيُدْخِلُهُمُ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ عَرَّفَهَا അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നു لَهُمْ അവര്‍ക്കു ഈ വചനങ്ങളില്‍ പ്രധാനപ്പെട്ട പല തത്വങ്ങളും നിയങ്ങളും അടങ്ങിയിരിക്കുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം: 1) ഇസ്‌ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴിവതും ശത്രുക്കളെ നിര്‍ദ്ദയം കൊലപ്പെടുത്തേണ്ടതാണ്. യുദ്ധം കൂടാതെ കഴിക്കുവാനാണ് ഇസ്‌ലാമിന്റെ ആഗ്രഹമെങ്കിലും, അനിവാര്യമാകുന്ന ഘട്ടത്തില്‍ അതു യുദ്ധത്തിനു തയ്യാറാകുന്നു. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ അവിടെപ്പിന്നെ ശത്രുക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതു വിഡ്ഢിത്തവും ആപല്‍കരവുമായിരിക്കുമല്ലോ. 2) ശത്രുവിനു ബലക്ഷയം വന്നു കഴിഞ്ഞാല്‍, പിന്നെ കയ്യില്‍ കിട്ടിയവരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്. ബന്ധനത്തില്‍ നിന്ന് ഉപായത്തിലോ മറ്റോ രക്ഷപ്പെടുവാന്‍ സാധിക്കാത്തവിധം അതു കര്‍ശനമായ രൂപത്തിലായിരിക്കേണ്ടതുമാണ്. എന്നാല്‍, ശത്രുക്കളില്‍ കൊല മുഖേന ദൗര്‍ബ്ബല്യം നേരിടുന്നതിനു മുമ്പ് അവരെ ചിറപിടിച്ചു ബന്ധനത്തിലാക്കുന്ന നയം പാടില്ലാത്തതാകുന്നു. ബദ്ര്‍ യുദ്ധത്തില്‍ വെച്ചു ശത്രുക്കളില്‍ പലരെയും ബന്ധനത്തിലാക്കുകയും മോചനമൂല്യം വാങ്ങി വിട്ടയക്കുകയും ചെയ്തതിനെപ്പറ്റി സൂഃ അന്‍ഫാല്‍ 67-68ല്‍ അല്ലാഹു ആക്ഷേപിച്ചുകൊണ്ടു ഇങ്ങിനെ പറഞ്ഞിരിക്കുന്നു: مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا – إلى قوله : عَذَابٌ عَظِيمٌ – الأنفال (സാരം : ഭൂമിയില്‍ – ശത്രുക്കളെ – നിര്‍ദ്ദയം പരാജയപ്പെടുത്തുന്നതുവരെ ഒരു പ്രവാചകന്നും തന്നെ കുറെ ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. നിങ്ങള്‍ ഐഹികവിഭവം ഉദ്ദേശിക്കുന്നു. അല്ലാഹു പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ മേടിച്ചതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുമായിരുന്നു. 8:67, 68 ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതുപോലെ, സൂഃ അന്‍ഫാലിലെ ഈ വചനമാണ് ആദ്യം അവതരിച്ചിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്. الله أعلم 3) ബന്ധനത്തിലാക്കിക്കഴിഞ്ഞശേഷം, ബന്ധനത്തില്‍ അകപ്പെട്ടവരെ യുക്തമനുസരിച്ച് ഒന്നുകില്‍ ദയാദാക്ഷിണ്യം കാണിച്ചു നിരുപാധികം വിട്ടയക്കാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടുകൊടുക്കാം. രണ്ടില്‍ ഏതാണു വേണ്ടതു, മോചനമൂല്യം എന്തായിരിക്കണം. അതില്‍ എന്തെല്ലാം ഉപാധികള്‍ നിശ്ചയിക്കാം. ആദിയായ കാര്യങ്ങളെല്ലാം – സന്ദര്‍ഭവും പരിതസ്ഥിതിയും കണക്കിലെടുത്തുകൊണ്ടു – മുസ്‌ലിംകളുടെ നേതാവിനു തീരുമാനിക്കാവുന്നതാണ്‌. 4) ഈ നയം – യുദ്ധത്തില്‍വെച്ച് കഴിയുന്നതും നിര്‍ദ്ദയം ശത്രുക്കളെ കൊന്നൊടുക്കി പരാജയപ്പെടുത്തുക, പിന്നീടു കിട്ടിയവരെ ബന്ധനത്തിലാക്കുക, അതിനുശേഷം ദാക്ഷിണ്യമായി വിട്ടയക്കുകയോ, തെണ്ടം വാങ്ങി വിട്ടയക്കുകയോ ചെയ്യുക എന്ന സമ്പ്രദായം – യുദ്ധഭാരം അവസാനിക്കുന്ന കാലംവരെ തുടരേണ്ടതാണ്. അതായതു, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അതിനു കീഴടങ്ങുകയോ, മുസ്‌ലിംകളുമായി സഖ്യത്തിലും സമാധാനത്തിലും കഴിഞ്ഞു കൂടുകയോ ചെയ്യുകവഴി യുദ്ധത്തിന്റെ ആവശ്യമില്ലെന്നു വരുന്നതുവരെ ഈ നയം സ്വീകരിക്കേണ്ടതാണ്. 5) യുദ്ധംമുഖേനയല്ലാതെത്തന്നെ അവിശ്വാസികളെ ശിക്ഷിക്കുവാനും അവരുടെ അക്രമങ്ങള്‍ക്കു പ്രതികാര നടപടി എടുത്ത് ഇസ്‌ലാമിനു വിജയം നല്‍കുവാനും അല്ലാഹുവിനു വേണമെങ്കില്‍ കഴിയും. പക്ഷേ, അവനതു ചെയ്യാത്തതു സത്യവിശ്വാസികളുടെ വിശ്വാസശക്തി, സഹനം, ക്ഷമ, ത്യാഗസന്നദ്ധത ആദിയായ ഗുണങ്ങള്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാകുന്നു. ‘നിങ്ങളില്‍നിന്നും സമരം ചെയ്തവരെയും, ക്ഷമാശീലന്‍മാരെയും വേര്‍തിരിച്ചറിയാതെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? (أَمۡ حَسِبۡتُمۡ أَن تَدۡخُلُوا۟ ٱلۡجَنَّةَ وَلَمَّا یَعۡلَمِ ٱللَّهُ ٱلَّذِینَ جَـٰهَدُوا۟ مِنكُمۡ وَیَعۡلَمَ ٱلصَّـٰبِرِینَ) എന്നു സൂഃ ആലുഇംറാന്‍ 142ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. താഴെ 31-ാം വചനത്തിലും ഈ പരീക്ഷണത്തെക്കുറിച്ചു പറയുന്നുണ്ട്. 6) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ കൊല്ലപ്പെടുക സ്വാഭാവികമാണ്. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – തൗഹീദിന്റെ വാക്യം ഉന്നതിപ്പെടുത്തുവാനുള്ള ധര്‍മ്മയുദ്ധത്തില്‍ – രക്തസാക്ഷികളായവരുടെ കര്‍മ്മങ്ങള്‍ ഒന്നും പാഴാക്കാതെ അവന്‍ തക്കതായ പ്രതിഫലം നല്‍കുകയും, അവരുടെ സ്ഥിതിഗതികള്‍ നന്നാക്കിത്തീര്‍ക്കുകയും, അവര്‍ക്കു നേരത്തെത്തന്നെ – ഖുര്‍ആന്‍വഴിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴിയും – പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശ്രേഷ്ടതയെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും പ്രസിദ്ധങ്ങളാണല്ലോ. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു തങ്ങളുടെ മരണം യാതൊരു തരത്തിലും നഷ്ടകരമല്ലെന്നു മാത്രമല്ല, വമ്പിച്ച ഭാഗ്യം കൂടിയായിരിക്കുന്നതാണ്. യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ സംബന്ധിച്ച് ഒന്നുകില്‍ ദയ നല്‍കി വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യത്തിന്‍മേല്‍ വിട്ടയക്കുക എന്നീ രണ്ടു കാര്യങ്ങളാണു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് : എന്നാല്‍, അതിനുപുറമെ, കൊലപ്പെടുത്തുക, അടിമയാക്കുക എന്നീ രണ്ടു കാര്യങ്ങള്‍കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ഖുലഫാഉറാശിദീന്റെയും കാലത്തു നടന്നിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായവ്യത്യാസങ്ങളും കാണാം. പ്രസ്തുത അഭിപ്രായങ്ങളും, ഓരോന്നിന്റെ തെളിവുകളും, വിശദീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. അതില്‍ വലിയ പ്രയോജനവും കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിരുപാധികം വിടുകയോ, മോചനമൂല്യം വാങ്ങിവിടുകയോ മാത്രമേ പാടുള്ളൂ – ഏതു പരിതസ്ഥിതിയിലും മറ്റൊരു മാര്‍ഗ്ഗവും സ്വീകരിച്ചുകൂടാ – എന്നു കര്‍ശനമായി ശാസിക്കുകയല്ല ഈ ആയത്തിന്റെ താല്‍പര്യമെന്നും, കേവലം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കലാണ് ഉദ്ദേശ്യമെന്നും, അതതു സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകള്‍ക്കു കൂടുതല്‍ ഗുണകരം ഏതാണോ അതു സ്വീകരിക്കുവാന്‍ നേതാവിനു സ്വാതന്ത്രമുണ്ടെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ചുകൊണ്ട് മര്‍ഹും സയ്യിദ് ഖുത്ത്ബ് (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയ ചില കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. അവയുടെ രത്നച്ചുരുക്കം ഇവിടെ ഉദ്ധരിക്കുന്നതു പ്രയോജനകരമായിരിക്കും. അതിങ്ങിനെ വിവരിക്കാം:- യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ ഒന്നുകില്‍ ദാക്ഷിണ്യം കാണിച്ചു വിട്ടയക്കുക അല്ലെങ്കില്‍ മോചനമൂല്യം നിശ്ചയിച്ചു വിട്ടുകൊടുക്കുക (الفِدَآءً) എന്നീ രണ്ടു കാര്യം മാത്രമാണു ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ പൊതുനയം. മറ്റുള്ളതെല്ലാം, ബന്ധനത്തിലകപ്പെട്ടവരെ സംബന്ധിക്കുന്ന പ്രത്യേക പരിതസ്ഥിതികളെ മുന്‍നിറുത്തി മാത്രം അനുവര്‍ത്തിക്കപ്പെട്ട നടപടികളായിരുന്നു. അങ്ങിനെയുള്ള ഏതെങ്കിലും പരിതസ്ഥിതികള്‍ നേരിടുമ്പോള്‍, അവയില്‍ കരണീയവും യുക്തവുമായതു സ്വീകരിക്കാമെന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും, സഹാബികളുടെയും ചര്യകള്‍ കാട്ടിത്തരുന്നത്. അല്ലാതെ അവയൊന്നും ഇസ്‌ലാമിലെ സ്ഥിരമായ നയങ്ങളെന്ന നിലക്കല്ല. ഇസ്‌ലാമിന്റെ സ്ഥിരമായ പൊതുനിയമം ഈ ആയത്തില്‍ കാണുന്ന രണ്ടു കാര്യങ്ങളിലൊന്നു സ്വീകരിക്കുക എന്നുള്ളതാണ്. (ملخصا من ظلال القرآن) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സഹാബത്തിന്റെയും കാലത്തു ഈ രണ്ടു കാര്യങ്ങള്‍ക്കുപുറമെ ഉണ്ടായിട്ടുള്ള മറ്റു നടപടികളെപ്പറ്റി ശരിക്കു പരിശോധിക്കുമ്പോള്‍ ഈ സംഗതി ബോധ്യമാകുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കു വിധിച്ചവരുടെ കാര്യം എടുക്കുക: യുദ്ധത്തില്‍ പങ്കെടുത്തവരെന്ന നിലക്കും ബന്ധനത്തിലകപ്പെട്ടവരെന്ന നിലക്കും മാത്രമല്ല അവരെ വധിച്ചതെന്നു കാണാം. വധിക്കപ്പെട്ട ഓരോ വ്യക്തിയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്‌ലാമിനും എതിരില്‍ പ്രകോപനപരവും കടുത്തതുമായ ഉപദ്രവത്തില്‍ പേരെടുത്തവരായിരുന്നു. യുദ്ധത്തിലല്ലാതെ മറ്റു പ്രകാരത്തില്‍ പിടി കിട്ടിയാലും അവര്‍ വധിക്കപ്പെടേണ്ടവരുമായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊലക്കുവിധിച്ച നള്വ്-ര്‍, ഉഖ്ബഃ, ഇബ്നു ഖത്വല്‍ കവിയായിരുന്നു അബൂഅസ്സഃ (نضر بن الحارث, عقبة بن ابي معيط, ابن خطل, ابو عزة الشاعر) മുതലായി കൊല്ലപ്പെട്ട ഓരോരുത്തരുടെയും ചരിത്രത്തില്‍ നിന്നു ഇതു വ്യക്തമായി മനസ്സിലാക്കാം. ഖുറൈളഃ ഗോത്രക്കാരായ യഹൂദികളാകട്ടെ, കരാറുലംഘനം, കുതന്ത്രം, അട്ടിമറി ആദിയായവ പതിവാക്കിയവരായിരുന്നു. മാത്രമല്ല, അവരുടെ ആവശ്യപ്രകാരം അവര്‍തന്നെ സ്വീകരിച്ച ഒരു മദ്ധ്യസ്ഥന്‍ (സഅ്ദുബ്നു മുആദ്-(رضي الله عنه)) തീരുമാനിച്ച വിധി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടപ്പില്‍ വരുത്തുക മാത്രമാണ് ചെയ്തതും. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, ഖുലഫാഉറാശിദീനാകട്ടെ, യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ, കൊലക്കു വിധിച്ചിട്ടുള്ള ഏതൊരു സംഭവം നോക്കിയാലും യുദ്ധത്തില്‍ പങ്കെടുത്തതല്ലാത്ത ഒരു പ്രത്യേക കാരണം അതിനു പിന്നിലുണ്ടായിരിക്കുന്നതാണ്. യുദ്ധക്കളത്തില്‍നിന്നു പിന്തിരിഞ്ഞോടുന്നവരെയും, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെയും കൊല്ലരുതെന്നും, യുദ്ധത്തില്‍ മുറിയേറ്റു കിടക്കുന്നവരെ ജീവഹാനി വരുത്തരുതെന്നും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കര്‍ശനമായി വിരോധിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്. ബന്ധനത്തില്‍പെട്ടവരെ അടിമകളാക്കിയ പരിതസ്ഥിതികള്‍ പരിശോധിച്ചാലും അങ്ങിനെത്തന്നെ. യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ അടിമകളാക്കുന്ന സമ്പ്രദായം അന്നു പൊതുവില്‍ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു നയമായിരുന്നു. മുസ്‌ലിംകളില്‍നിന്നു ബന്ധനത്തിലാക്കപ്പെടുന്നവരെ ശത്രുക്കള്‍ അടിമകളാക്കുന്ന ആ പരിതസ്ഥിതി നിലവിലുള്ളപ്പോള്‍, ശത്രുക്കളില്‍നിന്നു പിടിക്കപ്പെടുന്ന ചിലരിലും അതു അനുവര്‍ത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിംകളെ പകരം വിട്ടുതരുകയെന്ന ഉപാധിയോടുകൂടി, അവരില്‍ നിന്നു ബന്ധനത്തിലകപ്പെട്ടവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുകൊടുക്കുകയുണ്ടായതും പ്രസ്താവ്യമാണ്. ബന്ധനസ്ഥരെ അടിമയാക്കുക എന്ന സൈനികനയം മറുഭാഗക്കാരില്‍ ഇല്ലാത്തപക്ഷം മുസ്‌ലിംകളും അതു ഉപയോഗിക്കുന്നതല്ല. അതേസമയത്തു യുദ്ധശാലികളല്ലാത്തവരെ – സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍ മുതലായവരെ – യാണ് മിക്കവാറും അടിമകളാക്കിയിരുന്നതും. അവരുടെ രക്ഷാധികാരികളും നേതാക്കളും യുദ്ധത്തില്‍ കൊല്ലപ്പെടുക നിമിത്തം നിരാലംബരായി അവശേഷിക്കുന്നവരായിരിക്കും അവര്‍. ആ സ്ഥിതിക്കു അവരെ അടിമകളാക്കുക എന്നതിന്റെ അര്‍ത്ഥം ഒരു കണക്കിനു അവരുടെ രക്ഷാകര്‍ത്തൃത്വം മുസ്‌ലിംകള്‍ ഏറ്റെടുക്കുക എന്നതായിരിക്കും. അതാകട്ടെ, ഒരു ശിക്ഷയായിട്ടല്ല, രക്ഷയായിട്ടാണു അനുഭവപ്പെടുന്നതും. അടിമകളോടുള്ള പെരുമാറ്റത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതും, പൂര്‍വ്വ മുസ്‌ലിംകള്‍ സ്വീകരിച്ചുവന്നതുമായ സമത്വഭാവനയും, നീതിയുമാണതിനു കാരണം. മറ്റേതു സമുദായത്തിലും കാണപ്പെടാത്ത ഒരു വസ്തുതയാണ് ഇത്. ‘ജാഹിലിയ്യ’ത്തില്‍ സ്വതന്ത്രരായിരുന്നപ്പോള്‍ അനുഭവിച്ചിരുന്നതിനെക്കാള്‍ മെച്ചമായിട്ടാണ് മുസ്‌ലികളുടെ കീഴില്‍ അവര്‍ അടിമകളെന്ന പേരില്‍ ജീവിച്ചുവന്നിട്ടുള്ളതെന്നതു ഒരു ചരിത്രസത്യമത്രെ. പലരും അഭിമാനപൂര്‍വ്വം അതു പ്രഖ്യാപിച്ചിട്ടുമുണ്ട്. അടിമത്തത്തില്‍നിന്നു മോചനം ലഭിക്കുവാനുള്ള സുഗമമാര്‍ഗ്ഗങ്ങളാകട്ടെ, ഇസ്ലാമില്‍ കുറച്ചൊന്നുമല്ലതാനും. ഇവിടെ അതൊന്നും വിവരിക്കേണ്ടുന്ന സന്ദര്‍ഭമല്ലാത്തതുകൊണ്ടു ദീര്‍ഘിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരുടെ കാര്യത്തില്‍ ഇസ്‌ലാമിന്റെ സ്ഥിരമായ നിയമവും, പൊതുനിയമവും അല്ലാഹു ഈ വചനത്തില്‍ പ്രസ്താവിച്ചതാണ്. അതായതു ഒന്നുകില്‍ ദയാപൂര്‍വ്വം വിട്ടയക്കുക, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങിവിടുക. എനി, വ്യക്തികളുടെ സ്ഥിതിഗതികളോ, പൊതു നന്മയോ നോക്കുമ്പോള്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ചു മറ്റു രണ്ടു നയങ്ങളും – വധവും അടിമത്തവും – സ്വീകരിക്കുവാന്‍ നേതാവിനു വിരോധമില്ലാത്തതുമാകുന്നു. الله أعلم സത്യവിശ്വാസികളോടു അല്ലാഹു പറയുന്നു:- 47:7 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ﴾٧﴿ ഹേ, വിശ്വസിച്ചവരെ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അവന്‍ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും. يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِن تَنصُرُوا നിങ്ങള്‍ സഹായിച്ചാല്‍ اللَّـهَ അല്ലാഹുവിനെ يَنصُرْكُمْ അവന്‍ നിങ്ങളെ സഹായിക്കും وَيُثَبِّتْ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും أَقْدَامَكُمْ നിങ്ങളുടെ പാദങ്ങളെ അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍നിന്നു വ്യക്തമാണല്ലോ. അബൂമൂസല്‍ അശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിക്കപ്പെട്ടു: മനുഷ്യന്‍ ധീരത നിമിത്തം യുദ്ധം ചെയ്യുന്നു: രോഷം നിമിത്തം യുദ്ധം ചെയ്യുന്നു; ശ്രുതിക്കുവേണ്ടി യുദ്ധം ചെയ്യുന്നു; ഇതില്‍ ഏതാണു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ളതു? തിരുമേനി പറഞ്ഞു : അല്ലാഹുവിന്റെ വാക്യം ഉന്നതമായതാകുവാന്‍ വേണ്ടി ആര്‍ യുദ്ധം ചെയ്തുവോ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്.’ (ബു; മു.) 47:8 وَٱلَّذِينَ كَفَرُوا۟ فَتَعْسًا لَّهُمْ وَأَضَلَّ أَعْمَـٰلَهُمْ ﴾٨﴿ അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു അധഃപതനം (അഥവാ നാശം തന്നെ) ! അവന്‍ [അല്ലാഹു] അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുന്നതുമാണ്. وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ فَتَعْسًا എന്നാല്‍ അധഃപതനം, നാശം, വീഴ്ച لَّهُمْ അവര്‍ക്കു وَأَضَلَّ അവന്‍ പാഴാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ 47:9 ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَـٰلَهُمْ ﴾٩﴿ അതു, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞതുനിമിത്തമത്രെ. അതിനാല്‍, അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിയിരിക്കുന്നു. ذَٰلِكَ അതു بِأَنَّهُمْ كَرِهُوا അവര്‍ വെറുത്തുവെന്നതു കൊണ്ടാണ് مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതിനെ فَأَحْبَطَ അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങളെ അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ പ്രീതിയെ ലക്ഷ്യമാക്കാതെയുമുള്ള കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമാക്കിയിട്ടുള്ളതാണ്. 47:10 أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا ﴾١٠﴿ അവര്‍ ഭൂമിയില്‍ (കൂടി) സഞ്ചരിച്ചിട്ടില്ലേ? അപ്പോഴവര്‍ക്കു അവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കിക്കാണാമല്ലോ, അല്ലാഹു അവരോടെ [അവരുടേതെല്ലാം] തകര്‍ത്തുകളഞ്ഞു. (ഈ) അവിശ്വാസികള്‍ക്കും അതുപോലെയുള്ളതുണ്ടായിരിക്കും. أَفَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോഴവര്‍ക്കു നോക്കിക്കാണാം كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം مِن قَبْلِهِمْ അവരുടെ മുമ്പുള്ള دَمَّرَ اللَّـهُ അല്ലാഹു തകര്‍ത്തു عَلَيْهِمْ അവരോടെ, അവരില്‍ وَلِلْكَافِرِينَ (ഈ) അവിശ്വാസികള്‍ക്കുമുണ്ട്‌ أَمْثَالُهَا അവപോലുള്ളത് 47:11 ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَـٰفِرِينَ لَا مَوْلَىٰ لَهُمْ ﴾١١﴿ അതു [അതിന്നു കാരണം], അല്ലാഹു വിശ്വസിച്ചവരുടെ സംരക്ഷകനാണെന്നുള്ളതു കൊണ്ടും, അവിശ്വാസികളാകട്ടെ, അവര്‍ക്കു ഒരു സംരക്ഷകനുമില്ലെന്നുള്ളതുകൊണ്ടുമാകുന്നു. ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് مَوْلَى സംരക്ഷന്‍, യജമാനന്‍, ഉടയവന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരുടെ وَأَنَّ الْكَافِرِينَ അവിശ്വാസികള്‍ ആണെന്നതും لَا مَوْلَىٰ സംരക്ഷകനില്ല (എന്നതും) لَهُمْ അവര്‍ക്കു ഉഹ്ദുയുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കു പരാജയം പിണഞ്ഞപ്പോള്‍ മുശ്രിക്കുകള്‍ വിളിച്ചു പറയുകയുണ്ടായി: يَوْمٌ بِيَوْمِ : لَنَا العُزَّى وَلاَ عُزَّى لَكُمْ (ഒരു ദിവസത്തിനൊരു ദിവസം! ഞങ്ങള്‍ക്കു ‘ഉസ്സാ’യുണ്ട്. നിങ്ങള്‍ക്കു ‘ഉസ്സാ’ ഇല്ലതാനും.) അതായത്, ബദ്റില്‍ ഞങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഉഹ്ദില്‍ ഞങ്ങള്‍ വിജയിച്ചു. ഞങ്ങളെ സഹായിക്കുവാന്‍ ഞങ്ങളുടെ ‘ഉസ്സാ’ എന്ന ദൈവം (വിഗ്രഹം) ഉണ്ട്. നിങ്ങളെ സഹായിക്കുവാന്‍ ആരുമില്ല. എന്നു താല്‍പര്യം. ഈ അവസരത്തില്‍ അതിനു മറുപടിയായി ഇങ്ങിനെ പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുസ്‌ലിംകളോടു കല്‍പിച്ചു : اللَّهُ مَوْلاَنَا ، وَلاَ مَوْلَى لَكُمْ (അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്. നിങ്ങള്‍ക്കു സംരക്ഷകനില്ലതാനും.) ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചതെന്നു ഖത്താദഃ (رحمه الله) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. വിഭാഗം - 2 47:12 إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَٱلَّذِينَ كَفَرُوا۟ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلْأَنْعَـٰمُ وَٱلنَّارُ مَثْوًى لَّهُمْ ﴾١٢﴿ നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അടിഭാഗത്തില്‍ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവര്‍ സുഖഭോഗമെടുത്തുകൊണ്ടിരിക്കുകയും കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു; നരകം അവര്‍ക്കു പാര്‍പ്പിടവുമായിരിക്കും. إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُدْخِلُ പ്രവേശിപ്പിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്കയും ചെയ്തു جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി നടക്കുന്നു, ഒഴുകുന്നു الْأَنْهَارُ അരുവികള്‍, നദികള്‍ وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يَتَمَتَّعُونَ സുഖമെടുക്കുന്നു وَيَأْكُلُونَ അവര്‍ തിന്നുകയും ചെയ്യുന്നു كَمَا تَأْكُلُ തിന്നുന്നതുപോലെ الْأَنْعَامُ കാലികള്‍ وَالنَّارُ നരകം مَثْوًى لَّهُمْ അവര്‍ക്കു പാര്‍പ്പിടമാകുന്നു കന്നുകാലികളെപ്പോലെ, മരണപ്പെടുവോളം തിന്നണം, കുടിക്കണം, സുഖഭോഗങ്ങളനുഭവിക്കണം എന്നതില്‍ കവിഞ്ഞു അവിശ്വാസികള്‍ക്കു ജീവിതലക്ഷ്യമായി ഒന്നുമില്ല. അതവര്‍ക്കു തല്‍ക്കാലം സാധിക്കുകയും ചെയ്യും. പക്ഷേ പരലോകത്തു നരകമാണ് ആധാരം. 47:13 وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِىٓ أَخْرَجَتْكَ أَهْلَكْنَـٰهُمْ فَلَا نَاصِرَ لَهُمْ ﴾١٣﴿ (നബിയേ) എത്ര രാജ്യമുണ്ട്, നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തെക്കാള്‍ ശക്തിയില്‍ ഊക്കേറിയതാകുന്നു അവ (എന്നിട്ടും) നാം അവരെ [ആ രാജ്യക്കാരെ] നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അപ്പോള്‍, ഒരു സഹായിയും അവര്‍ക്കില്ല. وَكَأَيِّن എത്രയോ ഉണ്ട് مِّن قَرْيَةٍ രാജ്യമായിട്ടു هِيَ أَشَدُّ അതു ഊക്കേറിയതാണ്, കഠിനമാണ് قُوَّةً ശക്തിയില്‍ مِّن قَرْيَتِكَ നിന്റെ രാജ്യത്തെക്കാള്‍ الَّتِي أَخْرَجَتْكَ നിന്നെ പുറത്താക്കിയ أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു فَلَا نَاصِرَ അപ്പോള്‍ (എന്നിട്ടു) സഹായിയേ ഇല്ല لَهُمْ അവര്‍ക്കു 47:14 أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓا۟ أَهْوَآءَهُم ﴾١٤﴿ എന്നാല്‍, തന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള തെളിവോടെ (സല്‍പാതയില്‍) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്റെ ദുഷ്പ്രവര്‍ത്തി തനിക്കു അലങ്കാരമായി കാണിക്കപ്പെടുകയും, (അങ്ങിനെ) തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?! أَفَمَن എന്നാല്‍ ഒരുവനോ كَانَ عَلَىٰ بَيِّنَةٍ അവന്‍ തെളിവോടെ (തെളിവിന്‍മേല്‍) ആകുന്നു مِّن رَّبِّهِ തന്റെ റബ്ബിങ്കല്‍നിന്നുള്ള كَمَن ഒരുവനെപ്പോലെ (ആകുന്നു) زُيِّنَ لَهُ അവന്നു അലങ്കാരമാക്കപ്പെട്ടു سُوءُ عَمَلِهِ അവന്റെ ദുഷ്പ്രവൃത്തി وَاتَّبَعُوا അവന്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ ‘നിന്നെ പുറത്താക്കിയ നിന്റെ രാജ്യം’ എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ഏറ്റവും ഇഷ്ടപ്പെട്ടതും അവിടുന്നു ജനിച്ചു വളര്‍ന്നതുമായ മക്കയാകുന്നു. സ്വന്തം ജനതയായ ആ നാട്ടുകാരുടെ അക്രമമര്‍ദ്ദനങ്ങളാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, സഹാബികളെയും ആ നാടുവിടുവാന്‍ നിര്‍ബ്ബന്ധിതരാക്കിയത്. മക്കാ വിട്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായുടെ ഭാഗത്തേക്കു തിരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു: ‘നീയാണു അല്ലാഹുവിന്റെ രാജ്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് – നീയാണ് അല്ലാഹുവിന്റെ രാജ്യങ്ങളില്‍ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. മുശ്രിക്കുകള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍നിന്നു പുറത്തുപോരുമായിരുന്നില്ല.’ (ابن أبي حاتم) എന്നാല്‍, ഇവരെക്കാള്‍ ശക്തന്മാരും, പ്രബലന്മാരുമായിരുന്ന പല നാട്ടുകാരും തങ്ങളുടെ അക്രമം നിമിത്തം അല്ലാഹുവിന്റെ വമ്പിച്ച ശിക്ഷകള്‍ക്കു വിധേയരായിട്ടുണ്ട്; അതില്‍നിന്നു അവരെ ആരും രക്ഷപ്പെടുത്തുവാനുണ്ടായില്ല; അതുപോലെ ഇവര്‍ക്കും വല്ല ശിക്ഷയും ബാധിച്ചേക്കുന്നത് ഇവര്‍ സൂക്ഷിച്ചുകൊള്ളട്ടെ എന്നു അല്ലാഹു താക്കീതു ചെയ്യുകയാണ്. മദീനായില്‍ വന്നശേഷം, അവിടെയും മുസ്‌ലിംകള്‍ക്കു സ്വൈരജീവിതം അസാധ്യമാക്കിക്കൊണ്ടു ഖുറൈശികള്‍ യുദ്ധസംരഭങ്ങള്‍ നടത്തിവരുന്ന അവസരത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിലേക്കു ഹിജ്റ പോരുംമദ്ധ്യെ വഴിയില്‍വെച്ചാണ് ഈ (13-ാം) വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍, ആ സന്ദര്‍ഭം ഈ താക്കീതിന്ന് കൂടുതല്‍ അനുയോജ്യവുമായിരിക്കുമല്ലോ. സത്യവിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള താരതമ്യമാണ് 14-ാം വചനത്തില്‍ കാണുന്നത്. സത്യ വിശ്വാസികളുടെ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാംതന്നെ അല്ലാഹുവിങ്കല്‍നിന്നുള്ള തെളിവും ലക്ഷ്യവും അനുസരിച്ചുള്ളതാണ്. അവരുടെ ഇച്ഛകള്‍ക്കു അതില്‍ സ്ഥാനമില്ല. നേരെമറിച്ച് അവിശ്വാസികളാകട്ടെ, അവര്‍ ചെയ്യുന്നതെന്തും അവര്‍ക്കു ഭൂഷണം; ഏതു ദുഷ്ചെയ്തിയും അവര്‍ക്കു അലങ്കാരം. അവരുടെ ഏകാവലംബം അവരുടെ ഇച്ഛകള്‍തന്നെ. എന്നിരിക്കെ, ഈ രണ്ടുകൂട്ടരും എങ്ങിനെ സമമാകും?! എങ്ങിനെ യോജിക്കും?! ഐഹികജീവിതത്തില്‍ ഇരുവരും തമ്മില്‍ വൈരുദ്ധ്യമുള്ളതുപോലെ, പാരത്രിക ജീവിതത്തിലും അവരുടെ നില പരസ്പര വിരുദ്ധമായിരിക്കും. അല്ലാഹു പറയുന്നു:- 47:15 مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ فِيهَآ أَنْهَـٰرٌ مِّن مَّآءٍ غَيْرِ ءَاسِنٍ وَأَنْهَـٰرٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُۥ وَأَنْهَـٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّـٰرِبِينَ وَأَنْهَـٰرٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَـٰلِدٌ فِى ٱلنَّارِ وَسُقُوا۟ مَآءً حَمِيمًا فَقَطَّعَ أَمْعَآءَهُمْ ﴾١٥﴿ സൂക്ഷ്മതയുള്ളവര്‍ക്കു [ഭയഭക്തന്മാര്‍ക്കു] വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗത്തിന്റെ മാതിരി (ഇതാണ്): അതില്‍, കേടു (വന്നു പകര്‍ച്ച) പറ്റാത്ത വെള്ളത്തിന്റെ അരുവികളുണ്ട്‌; രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവികളുമുണ്ട്; കുടിക്കുന്നവര്‍ക്കു രസപ്രദമായ മദ്യത്തിന്റെ അരുവികളുമുണ്ട്‌; ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കു അതില്‍ എല്ലാ(വിധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറമെ) തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും! (ഇവര്‍) നരകത്തില്‍ നിത്യവാസിയായിരിക്കുന്നവനെപ്പോലെ (യാകുമോ)?! അവര്‍ക്കു ചൂടേറിയ വെള്ളം കുടിപ്പാന്‍ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോള്‍, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു! [ഇരുകൂട്ടരും ഒരിക്കലും സമമാകുകയില്ല.] مَّثَلُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ മാതിരി, ഉപമ الَّتِي وُعِدَ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍ക്കു, ഭയഭക്തന്മാരോടു فِيهَا أَنْهَارٌ അവയില്‍ അരുവികളുണ്ട്‌ مِّن مَّاءٍ വെള്ളത്താലുള്ള വെള്ളത്തിന്റെ غَيْرِ آسِنٍ കേടു (പകര്‍ച്ച, മാറ്റം) പറ്റാത്ത وَأَنْهَارٌ مِّن لَّبَنٍ പാലിനാലുള്ള (പാലിന്റെ) അരുവികളും لَّمْ يَتَغَيَّرْ പകര്‍ച്ച (വ്യത്യാസം) വരാത്ത طَعْمُهُ അതിന്റെ രുചി, സ്വാദ് وَأَنْهَارٌ അരുവികളും مِّنْ خَمْرٍ കള്ളിനാല്‍ (കള്ളിന്റെ) لَّذَّةٍ രസമായ, രുചിയുള്ള لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു وَأَنْهَارٌ مِّنْ عَسَلٍ തേനിന്റെ അരുവികളും مُّصَفًّى തെളിയിക്കപ്പെട്ട, ശുദ്ധ وَلَهُمْ يهَا അവര്‍ക്കു അതിലുണ്ടുതാനും مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَمَغْفِرَةٌ പാപമോചനവും مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍നിന്നു كَمَنْ ഒരുവനെ (ചിലരെ) പോലെ هُوَ خَالِدٌ അവന്‍ നിത്യവാസിയാണ് فِي النَّارِ നരകത്തില്‍ وَسُقُوا അവര്‍ക്കു കുടിപ്പിക്കുക (കുടിക്കാന്‍ കൊടുക്കുക)യും ചെയ്യും مَاءً حَمِيمًا ചൂടേറിയ വെള്ളം فَقَطَّعَ അപ്പോഴതു നുറുക്കും, തുണ്ടമാക്കും أَمْعَاءَهُمْ അവരുടെ കുടലുകളെ സ്വര്‍ഗ്ഗീയ വസ്തുക്കളെല്ലാം, നമ്മുടെ ഭൗതികവസ്തുക്കളുമായി നാമമാത്ര സാമ്യമേയുള്ളൂവെന്നും, അവയെപ്പറ്റി നമുക്കറിയുന്ന പേരുകളില്‍ വിശേഷിപ്പിക്കുവാനേ നിവൃത്തിയുള്ളൂവെന്നും ഇതിനുമുമ്പു ചിലപ്പോഴെല്ലാം നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവിശ്വാസികളെയും, അവിശ്വാസികളെയും കുറിച്ചു പലതും പ്രസ്താവിച്ചശേഷം, അടുത്ത വചനങ്ങളില്‍, ഇരുമുഖന്മാരായി വര്‍ത്തിക്കുന്ന കപടവിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു:- 47:16 وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰٓ إِذَا خَرَجُوا۟ مِنْ عِندِكَ قَالُوا۟ لِلَّذِينَ أُوتُوا۟ ٱلْعِلْمَ مَاذَا قَالَ ءَانِفًا ۚ أُو۟لَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ﴾١٦﴿ അവരിലുണ്ടു, നിന്റെ അടുക്കലേക്കു ചെവികൊടുക്കുന്ന ചിലര്‍; അങ്ങനെ, നിന്റെ അടുക്കല്‍നിന്നു അവര്‍ പുറത്തു പോയാല്‍; ജ്ഞാനം നല്കപ്പെട്ടിട്ടുള്ളവരോടു അവര്‍ പറയും: ‘എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തില്‍ പറഞ്ഞത്?!’ തങ്ങളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടര്‍. അവര്‍ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. وَمِنْهُم അവരിലുണ്ട്‌ مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന) ചിലര്‍ إِلَيْكَ നിന്നിലേക്കു حَتَّىٰ إِذَا خَرَجُوا അങ്ങനെ അവര്‍ പുറത്തുപോയാല്‍ مِنْ عِندِكَ നിന്റെ അടുക്കല്‍നിന്നു قَالُوا അവര്‍ പറയും لِلَّذِينَ യാതൊരുവരോടു أُوتُوا الْعِلْمَ അറിവു (ജ്ഞാനം) നല്‍കപ്പെട്ട مَاذَا قَالَ അവന്‍ (അദ്ദേഹം) എന്തു പറഞ്ഞു, പറഞ്ഞതെന്തു آنِفًا അടുത്ത സമയം (അല്‍പം മുമ്പു) أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരാണ് طَبَعَ اللَّـهُ അല്ലാഹു മുദ്രവെച്ചതായ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ 47:17 وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ ﴾١٧﴿ നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മ്മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്. وَالَّذِينَ യാതൊരുവര്‍ اهْتَدَوْا അവര്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിച്ചു (പ്രാപിച്ചു) زَادَهُمْ അവന്‍ അവര്‍ക്കു വര്‍ദ്ധിപ്പിക്കും هُدًى നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം وَآتَاهُمْ അവര്‍ക്കു കൊടുക്കുകയും ചെയ്യും تَقْوَاهُمْ അവരുടെ സൂക്ഷ്മത, ഭയഭക്തി മദീനയില്‍ ഇസ്‌ലാമിന്റെ വൈരികളായ മുനാഫിഖു (കപടവിശ്വാസി) കളുടെ ചില സ്വഭാവങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. മുസ്‌ലിംകളുടെ ഇടയില്‍ വരുമ്പോള്‍ ഇവര്‍ മുസ്‌ലിംകളെപ്പോലെ പെരുമാറും. വിട്ടു പോയാല്‍ പരിഹാസവും, കുസൃതിയും, അട്ടിമറി പ്രവര്‍ത്തനങ്ങളും! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്‍ ചെന്നു അവിടുത്തെ സംസാരങ്ങളും, ഉപദേശങ്ങളും മുസ്‌ലിംകളെപ്പോലെ ഇവരും ചെവികൊടുത്തു കേള്‍ക്കും. പക്ഷേ, മനസ്സില്‍ അവഗണനയും, പരിഹാസവുമായിരിക്കുമല്ലോ. പറയുന്ന കാര്യം ശരിക്കും ഗ്രഹിക്കുകയോ ചിന്തിക്കുകയോ ഇല്ല. സദസ്സു വിട്ടശേഷം, കാര്യം ശരിക്കു കേട്ടു ഗ്രഹിച്ച സത്യവിശ്വാസികളോടു ചോദിക്കും : ‘അല്ലാ, എന്താണദ്ദേഹം അല്‍പം മുമ്പ് ആ പറഞ്ഞത്?!’ ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. നല്ല വഴിയെപ്പറ്റി അന്വേഷിക്കുന്നതിലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മൊഴികള്‍ കേട്ടു മനസ്സിലാക്കുന്നതിലോ താല്‍പര്യമില്ലാത്തതുകൊണ്ടു കേട്ട സംസാരം വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നുള്ളതാണ് ഒന്ന്. മനസ്സിലായാല്‍ തന്നെയും, അതിനുനേരെയുള്ള പരിഹാസപ്രകടനം മറ്റൊന്ന്. ഇത്തരം ദുഷ്ടഹൃദയങ്ങളിലേക്കു പിന്നെ എങ്ങിനെയാണ് നന്മ പ്രവേശിക്കുക?! അവരില്‍നിന്ന് എങ്ങിനെയാണ് നന്മ പുറത്തുവരുക?! അവരെ നയിക്കുവാന്‍ അവരുടെ ദേഹേച്ഛകളും, സ്ഥാപിത താല്‍പര്യങ്ങളുമല്ലാതെ മറ്റെന്തുണ്ടു?! അതുകൊണ്ടുതന്നെയാണ് അവരെപ്പറ്റി ഹൃദയത്തിനു മുദ്രവെച്ചു എന്നും മറ്റും അല്ലാഹു പറഞ്ഞതും. നേരെമറിച്ചു പറയുന്നതു ശ്രദ്ധിച്ചുകേട്ടും, നല്ലതിനെ പിന്‍പറ്റിയുംകൊണ്ടു സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധരായ സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു മേല്‍ക്കുമേല്‍ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സിദ്ധിച്ചുകൊണ്ടിരിക്കുകയും, അവരില്‍ ഉണ്ടായിരിക്കേണ്ടുന്ന സൂക്ഷ്മതയും ഭയഭക്തിയും അവര്‍ക്കു അവന്‍ പ്രദാനം ചെയ്കയും ചെയ്യുന്നു. 47:18 فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ ﴾١٨﴿ എനി, അന്ത്യസമയത്തെ - അതവര്‍ക്ക് പെട്ടെന്നു വന്നെത്തുന്നതിനെയല്ലാതെ അവര്‍ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാല്‍, അതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് - അതവര്‍ക്കു വന്നാല്‍ - അവരുടെ ഉപദേശം (പ്രയോജനപ്പെടുക)?! فَهَلْ يَنظُرُونَ എനി, (എന്നാല്‍) അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതവര്‍ക്കു വരുന്നതിനെ بَغْتَةً പെട്ടെന്നു, യാദൃശ്ഛികമായി فَقَدْ جَاءَ എന്നാല്‍, വന്നു കഴിഞ്ഞു أَشْرَاطُهَا അതിന്റെ അടയാളങ്ങള്‍, ഉപാധികള്‍ فَأَنَّىٰ لَهُمْ എന്നിരിക്കെ അവര്‍ക്കു എങ്ങിനെയാണ്, എവിടെ നിന്നാണ് إِذَا جَاءَتْهُمْ അതവര്‍ക്കു വന്നാല്‍ ذِكْرَاهُمْ അവരുടെ ഉപദേശം മേല്‍പ്പറഞ്ഞ പ്രകാരം ഹൃദയം ദുഷിച്ചു മരവിച്ചവര്‍ക്കു ബോധം വരുന്നതിനു എനി വല്ലതും കാത്തിരിക്കുവാനുണ്ടെങ്കില്‍ അതു ലോകാവസാനഘട്ടമല്ലാതെ മറ്റെന്താണുള്ളത്?! അതാണെങ്കില്‍, യാതൊരുമുന്നറിയിപ്പും കൂടാതെ, വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. അതിനു എനി വളരെയൊന്നും കാലതാമസവുമില്ല. അടുത്തെത്തിയിരിക്കുന്നു. അതു സമീപിച്ചതിന്റെ അടയാളങ്ങള്‍ വന്നുകഴിഞ്ഞു. എന്നിരിക്കെ, അതങ്ങു സംഭവിക്കുമ്പോള്‍ അവര്‍ക്കു ഉപദേശവും, ബോധവും എവിടെനിന്നു കിട്ടുവാനാണ്?! അതെങ്ങിനെ ഫലപ്പെടുവാനാണ്?! എന്നു സാരം. അന്ത്യപ്രവാചകനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനംതന്നെ ലോകാവസാനം അടുത്തതിന്റെ ഒരു പ്രധാന അടയാളമാണ്. അതുകൊണ്ടാണ് അവിടുന്നു ചൂണ്ടുവിരലും നടുവിരലും കാട്ടിക്കൊണ്ടു ഇങ്ങിനെ അരുളിച്ചെയ്തതും.: ‘ഞാനും അന്ത്യസമയവും ഈ രണ്ടുവിരലുകള്‍പോലെ അടുത്തതായിട്ടാണു എന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ‏‏ ‏.‏ وَأَشَارَ أَبُو دَاوُدَ بِالسَّبَّابَةِ وَالْوُسْطَى – متفق) ഇതു മാത്രമല്ല, വേറെയും പല കാര്യങ്ങള്‍ ഖിയാമത്തിന്റെ അടയാളങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളതു കാണാവുന്നതാണ്. പലതും നാം കണ്ടും അനുഭവിച്ചും വരുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ധാര്‍മ്മികമൂല്യങ്ങളെയും, മാനുഷികമൂല്യങ്ങളെയും പരസ്യമായി പരിഹാസ്യമാക്കിക്കൊണ്ടുള്ള ലോകഗതി ആ മഹാപ്രളയത്തിലേക്കു ലോകം എത്താറായതിന്റെ സൂചനകളാണ്. ഏതു ദിവസവും, ഏതു നിമിഷവും അതു സംഭവിക്കാം. എപ്പോഴാണ്, ഏതു നിമിഷമാണ് എന്ന കാര്യം അല്ലാഹുവിനുമാത്രമേ അറിയുകയുള്ളൂ. മറ്റാര്‍ക്കും അതിനെപ്പറ്റി തരിമ്പുപോലും അറിയുന്നതല്ല. 47:19 فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ ﴾١٩﴿ (അങ്ങിനെയാണു കാര്യങ്ങള്‍) ആകയാല്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക. നിന്റെ പാപത്തിനും, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും നീ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്. فَاعْلَمْ ആകയാല്‍ (എന്നാല്‍) നീ അറിയുക أَنَّهُ നിശ്ചയമായും കാര്യം لَا إِلَـٰهَ ഒരു ആരാധ്യനേയില്ല إِلَّا اللَّـهُ അല്ലാഹു അല്ലാതെ وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لِذَنبِكَ നിന്റെ പാപത്തിനു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു വേണ്ടിയും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്‍ക്കു വേണ്ടിയും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مُتَقَلَّبَكُمْ നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം وَمَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിടവും, താമസിക്കുന്നതും. പകല്‍സമയം വിവിധ ജോലികള്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന അവസരത്തിലും, രാതിസമയം അടങ്ങി ഒതുങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലും നിങ്ങളുടെ പൂര്‍ണ്ണവിവരം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു സാരം. അല്ലെങ്കില്‍, ഐഹികജീവിതത്തില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴത്തെ വിവരവും, പാരത്രികജീവിതത്തില്‍ എത്തിചേര്‍ന്നാലത്തെ സ്ഥിതികളും അറിയാം എന്നും ഉദ്ദേശ്യമായിരിക്കാവുന്നതാണ്. الله أعلم തൗഹീദില്‍ ഉറച്ചു നിന്നുകൊണ്ട് അതിന്റെ മുദ്രാവാക്യം ഉയര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും, എതിരാളികളുടെ ചെയ്തികളെ അവഗണിക്കുവാനും ഉണര്‍ത്തിയശേഷം, സ്വന്തം ദേഹത്തിനും, സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടിയും പാപമോചനം തേടുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുന്നു. പ്രവാചകന്‍മാര്‍ സാധാരണ ജനങ്ങളെപ്പോലെ പാപം ചെയുന്നവരല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തിരിക്കുന്നുവെന്നു സൂഃ ഫത്ത്ഹിന്റെ ആരംഭത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഇവിടെ പാപങ്ങള്‍ എന്നു പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹുവിന്റെ ഏതെങ്കിലും കല്‍പനകളെ അനുസരിക്കാതിരിക്കുക എന്നതായിരിക്കുവാന്‍ തരമില്ല. പ്രവാചകന്‍മാരുടെ പദവി എത്ര ഉന്നതവും പരിശുദ്ധവുമാണെങ്കിലും അവര്‍ അല്ലാഹുവിന്റെ അടിമകളും, അല്ലാഹുവിനോടു കൂടുതല്‍ ഉത്തരവാദിത്വമുള്ളവരൂമാണല്ലോ. ആ സ്ഥിതിക്ക് കേവലം വളരെ നിസ്സാരമായ ചില സംഗതികള്‍പോലും – മറ്റുള്ളവരെ അപേക്ഷിച്ച് അവ പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയില്ലെങ്കിലും – അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്കപ്പെട്ടേക്കാം. ഏതു നിലക്കു നോക്കിയാലും അല്ലാഹുവിന്റെ അടിയാന്മാര്‍ അവനോടു പാപമോചനത്തിനും മാപ്പിനും അപേക്ഷിക്കുന്നതു അവന്റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കലാണെന്നു പറയേണ്ടതില്ല. കൂടാതെ, പ്രവാചകന്മാരാകട്ടെ എല്ലാ കാര്യത്തിലും ജനങ്ങള്‍ക്കു മാതൃക കാണിക്കേണ്ടുന്നവരുമാണ്. ഈ വസ്തുത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീസുകളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു: ‘ഹേ, മനുഷ്യരേ! നിങ്ങള്‍ അല്ലാഹുവിങ്കലേക്കു പാശ്ചാത്തപിക്കുകയും, അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍. ഞാന്‍തന്നെ, അവനോടു ദിവസം നൂറു പ്രാവശ്യം പശ്ചാത്തപിച്ചു മടങ്ങുന്നു’. (മുസ്‌ലിം). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിച്ചിരുന്നതായി അബൂമൂസല്‍ ആശ്അരീ (رضي الله عنه) നിവേദനം ചെയ്യുന്നു ഈ പ്രാര്‍ത്ഥന നാം ഒരോരുത്തരും സദാ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവരെത്രെ. അതിലെ വാചകങ്ങള്‍ ഇതാണ്: اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ – متفق عليه (സാരം : അല്ലാഹുവേ! എന്റെ പിഴവും, എന്റെ അജ്ഞതയും, എന്റെ കാര്യത്തില്‍ ഞാന്‍ ക്രമം തെറ്റിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്കു പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാന്‍ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാന്‍ അബദ്ധം ചെയ്തതും, കല്‍പിച്ചുകൂട്ടിചെയ്തതും, എനിക്കു നീ പൊറുത്തു തരേണമേ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്റെ പക്കലുണ്ട്. അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും, പിന്നീടു ചെയ്യുന്നതും, ഞാന്‍ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാള്‍ നിനക്കറിയാവുന്നതുമെല്ലാം എനിക്ക് നീ പൊറുത്തുതരേണമേ! നീയാണ് – എല്ലാ കാര്യവും – മുന്നോട്ടാക്കുന്നവന്‍, നീയാണ് – എല്ലാം – പിന്നോട്ടാക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (ബു; മു) സജ്ജനങ്ങളുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമല്ലോ. എന്നിരിക്കെ, നബിമാര്‍ – അതും തങ്ങളുടെ ജനതയുടെ നന്മക്കുവേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുമെന്നു പറയേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു അതു മനസ്സമാധാനം നല്‍കുന്നതും, അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൂടുതല്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിത്തീരുന്നതുമായിരിക്കും. ഒരു സംഭവത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിധി സ്വീകരിക്കുവാന്‍ കൂട്ടാക്കാതിരുന്ന കപടവിശ്വാസികളെക്കുറിച്ചു പറയുന്ന മദ്ധ്യേ സൂഃ നിസാഉ് 64ല്‍ അല്ലാഹു പറയുന്നു : ‘അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ച അവസരത്തില്‍, അവര്‍ നിന്റെ അടുക്കല്‍ വരുകയും, എന്നിട്ട് അല്ലാഹുവിനോടു പാപമോചനം തേടുകയും. അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍, അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അവര്‍ കണ്ടെത്തുമായിരുന്നു.’ (وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا – سورة النساء 64) 47. محمد - മുഹമ്മദ് സൂറത്തുല്‍ മുഹമ്മദ് : 01-19 സൂറത്തുല്‍ മുഹമ്മദ് : 20-38 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » ശ്രദ്ധ » ഞുണുഞുണുങ്ങ് » 'റോസ്റ്റ് മാഡം' അഥവാ പരദൂഷണം ഫ്രൈ 'റോസ്റ്റ് മാഡം' അഥവാ പരദൂഷണം ഫ്രൈ Glint Staff Wed, 30-05-2018 06:13:17 PM ; representational image പല പ്രൊഫഷണല്‍ കോളേജുകളിലായി പഠിക്കുന്ന നാല് കുട്ടികള്‍. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവര്‍. അവര്‍ അവധിക്ക് നാട്ടിലെത്തി ഒന്നിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ ആഗ്രഹം. അവരെല്ലാം കൂടി ആ അദ്ധ്യാപികയുടെ വീട്ടിലെത്തി. വളരെ ആശ്ചര്യത്തോടെയും സന്തോഷത്തോടെയും ടീച്ചര്‍ അവരെ സ്വീകരിച്ചിരുത്തി. അവര്‍ കാണാന്‍ വന്നതില്‍ ടീച്ചര്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. അവരുടെയോരോരുത്തരുടെയും കുസൃതികളും വികൃതികളുമെല്ലാം എടുത്തു പറഞ്ഞും കളിയാക്കിയും മണിക്കൂറുകളോളം ടീച്ചര്‍ കുട്ടികളുമായി ചെലവഴിച്ചു. ഇടയ്ക്ക് ടീച്ചര്‍ തലയില്‍ കൈ വച്ചുകൊണ്ടു പറഞ്ഞു, ' മക്കളേ എന്റെ സ്വസ്ഥത വീണ്ടും പോയി. നമ്മുടെ റോസ്റ്റ് മാഡത്തിനെ ഇന്നലെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിക്കേണ്ടി വന്നു' റോസ്റ്റ് മാഡം ഈ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു. പുള്ളിക്കാരത്തി അല്‍പ്പസ്വല്‍പ്പം കര്‍ക്കശക്കാരിയായിരുന്നു. പലപ്പോഴും പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്ന് ഈ മിസ്സ് കുട്ടികളെയൊക്കെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരുമായി ഒത്തു പോകാന്‍ വയ്യാത്തതിനെത്തുടര്‍ന്ന്, അതേ മാനേജ്‌മെന്റിന്റെ തന്നെ നഗരത്തിലുള്ള മറ്റൊരു സ്‌കൂളിലേക്ക് ഈ മിസ്സ് മാറ്റം വാങ്ങിപ്പോകുകയായിരുന്നു. അവിടേക്കാണ് റോസ്റ്റ് മാഡം ട്രാന്‍സ്ഫറായി വന്നിരിക്കുന്നത്. അതാണ് ടീച്ചറെക്കൊണ്ട് തലയില്‍ കൈ വയ്പിച്ചുകൊണ്ട് അങ്ങനെ പറയിപ്പിച്ചത്. റോസ്റ്റ് മാഡത്തെ പേടിച്ച് ഈ ടീച്ചര്‍ മുന്‍പത്തെ സ്‌കൂളില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. ഇനിയിപ്പോ അവിടുന്നു മാറ്റത്തിന് മാനേജ്‌മെന്റിനെ ഉടന്‍ സമീപിക്കാന്‍ പറ്റില്ല. അഥവാ അങ്ങനെ ചെയ്താല്‍ തന്നെ ഇനി അവിടേക്കും റോസ്റ്റ് മാഡം വരില്ലെന്നെന്താണുറപ്പ് എന്ന ആശങ്കയും ടീച്ചര്‍ കുട്ടികളുമായി പങ്കിട്ടു. തുടര്‍ന്ന് കുട്ടികള്‍ അറിയാത്ത റോസ്റ്റ് മാഡത്തിന്റെ പഴയ ക്രൂരതകള്‍ ടീച്ചര്‍ നിരത്തി. കുട്ടികള്‍ രുചിയോടെ കേട്ട് തങ്ങളുടെ ഇഷ്ടമിസ്സിനോടുള്ള സ്‌നേഹം പ്രകടമാക്കി. പഴയ പ്രിന്‍സിപ്പലിന്റെ കൂടുതല്‍ ക്രൂരമുഖം മനസ്സിലാക്കിക്കൊണ്ട്, കൗമാരക്കാരായ കുട്ടികള്‍ അതൊക്കെ വലിയ വെളിപ്പെടുത്തലുകളായി അവരുടെ പഴയ സഹപാഠികളുമായൊക്കെ പങ്കു വച്ചു. അവരുടെയിടയില്‍ റോസ്റ്റ് മാഡത്തെ പേടിച്ച് തലയില്‍ കൈ വച്ച മിസ്സ് കൂടുതല്‍ താരമായി. ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ളതാണ് റോസ്റ്റ് മാഡത്തെ പേടിയുള്ള മിസ്സിന്. അതും കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപികമാരില്‍ ഒരാള്‍. തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരിലൂടെയാണ് കുട്ടികള്‍ അദ്ധ്യാപകരെയും അദ്ധ്യാപനത്തെയും അറിയുന്നതും മാതൃകയാക്കുന്നതും. സ്‌കൂള്‍ വിട്ട് പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഴയ മിസ്സ് കുട്ടികളൊടെന്നല്ലാത്ത വിധം സംസാരിക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ കൗതുകം ഉണ്ടാകും. വിശേഷിച്ചും ആണ്‍കുട്ടികള്‍ക്ക്. കൗമാരത്തില്‍ നിന്ന് പുരുഷനിലേക്കു പ്രവേശിക്കാനുള്ള പടിയിലാണ് അവരുടെ നില്‍പ്പ്. പുരുഷന്റെ ആധിപത്യം തെളിഞ്ഞു തുടങ്ങുന്ന സമയവും. അപ്പോള്‍ ആ പുരുഷന് അംഗീകാരം കിട്ടുന്ന അനുഭവമാണ് പഴയ മിസ്സ് തുല്യരെപ്പോലെ സംസാരിക്കുന്നത്. (വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ തന്നെ അദ്ധ്യാപകര്‍ തുല്യരെപ്പോലെയാണ് കുട്ടികളുടെയടുത്ത് പെരുമാറേണ്ടത്. അതു പരദൂഷണക്കാര്യത്തിലല്ലെന്നു മാത്രം). തങ്ങളുടെ പ്രിയപ്പെട്ട മിസ്സിനെ മോശമായി കാണാന്‍ ഈ കുട്ടികള്‍ക്ക് കഴിയില്ല. അതുകൊണ്ടു തന്നെ ആ മിസ്സ് ചെയ്യുന്നതും പറയുന്നതുമൊക്കെ ഇവര്‍ക്ക് സ്വീകാര്യമാവും. ഈ ഒരൊറ്റ സംഭാഷണം കൊണ്ട് വേണമെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം വ്യക്തിത്വ വൈകല്യങ്ങള്‍ ഈ കുട്ടികളില്‍ ഏറിയും കുറഞ്ഞും ഉണ്ടാകാം. അത് ഓരോ കുട്ടിയുടെയും വൈകാരിക ബുദ്ധിയനുസരിച്ചിരിക്കും. വേണമെങ്കില്‍ അവരെ തെല്ലും സ്വാധീനിക്കാതെയുമിരിക്കാം. ആ അദ്ധ്യാപികയ്ക്ക് തന്റെ പ്രിന്‍സിപ്പലിനെ അംഗീകരിക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഒരുപക്ഷേ അവരുടെ ഭാഗത്തു നിന്ന് അവ്വിധമുള്ള നടപടികളോ സമീപനങ്ങളോ ഉണ്ടായെന്നിരിക്കാം. സഹപ്രവര്‍ത്തകരോട് ഉചിതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു പ്രധാന അദ്ധ്യാപികയ്ക്ക് ഒരിക്കലും നല്ല രീതിയില്‍ ഒരു സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാനോ നല്ല അദ്ധ്യാപികയാകാനോ കഴിയില്ല. എന്നാല്‍ അവിടെ അദ്ധ്യാപിക തന്റെ വൈകാരിക ഘടകത്തിന് പ്രാധാന്യം കൊടുക്കുന്നതിനേക്കാള്‍ കുട്ടികളുടെ പൊതുവായ താല്‍പ്പര്യത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടിയിരുന്നത്. പ്രധാന അദ്ധ്യാപികയുടെ ദോഷകരമായ നടപടികള്‍ മാറ്റുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമായിരുന്നു. അവരെ ശത്രുവായി കാണുന്ന നിമിഷം അത് അസാധ്യമായി മാറും. എന്നാല്‍ അവരുമായി സ്‌നേഹത്തില്‍ ഇടപഴകി പല ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവരെ സ്വീകരിക്കാന്‍ കഴിയാതെ വന്ന ഈ അദ്ധ്യാപിക വൈകാരിക ക്ഷോഭത്തില്‍ പെടുകയാണുണ്ടായത്. അതിന്റെ ഫലമായി പ്രശ്‌നത്തിന്റെ നിന്നും ഒളിച്ചോട്ടം എന്ന നിലയിലാണ് അവര്‍ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയത്. പ്രശ്‌നങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടിപ്പോകുന്ന സ്വഭാവം ആ അദ്ധ്യാപികയില്‍ നിക്ഷിപ്തമാണ്. അവര്‍ പ്രധാന അദ്ധ്യാപികയെ പറ്റി പറയുന്ന മുഴുവന്‍ കാര്യങ്ങളും ശരിയാകാന്‍ ഇടയില്ല. ഒരദ്ധ്യാപിക കുട്ടികളോട് സംസാരിക്കുമ്പോള്‍ ഓരോ ഭാവവും വാക്കും ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെക്കുറിച്ച് പരദൂഷണം പറയുന്നതു തന്നെ സ്വഭാവ വൈകല്യമാണ്. ഈ വൈകല്യം കൊണ്ടാണ് കുട്ടികള്‍ക്ക് ടീച്ചറോട് കൂടുതല്‍ അടുപ്പം തോന്നിയത്. അതിനര്‍ത്ഥം അവരും പരദൂഷണം ആസ്വദിക്കുന്നു. പരുദൂഷണം ആസ്വദിക്കുന്ന സ്വഭാവം കുട്ടികളിലുണ്ടെങ്കില്‍ പെരുമാറ്റത്തിലൂടെയും സംഭാഷണത്തിലൂടെയും അതിനെ അകറ്റി നിര്‍ത്താനുള്ള ഉത്തരവാദിത്വം കൂടിയുള്ള ആളാണ് ഈ മിസ്സ്. ഈ പരദൂഷണം കുട്ടികള്‍ ആസ്വദിക്കുന്നതിനാലാണ് തങ്ങളുടെ ചിന്തയില്‍ പോലുമില്ലാതിരുന്ന പഴയ പ്രിന്‍സിപ്പലിനെക്കുറിച്ച് ഓര്‍ത്തതും അവരുടെ ക്രൂരതകളെക്കുറിച്ച് മിസ്സ് പറഞ്ഞ കാര്യം സുഹൃത്തുക്കളുമായി പങ്കു വച്ചതും. ശിഷ്യരും ഒന്നാംതരം പരദൂഷണപ്രിയരായി. ഈ കുട്ടികളില്‍ സ്വാഭാവികമായി ഒന്നിലധികം പേര്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ വിഭാഗീയതയുടെ അഥവാ ഗ്രൂപ്പിസത്തിലേക്ക് അവര്‍ വഴുതി വീഴും. ഈ ഗ്രൂപ്പിസമാണ് നാലു പേര്‍ പോലുമുള്ള സ്ഥാപനങ്ങളിലും കുടുംബങ്ങളില്‍ പോലും കണ്ടു വരുന്നത്. ഇതെല്ലാം ഒരു വശത്ത് സുഖവും വൈകാരികാവേശവും നല്‍കുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇഷ്ടം കൊണ്ട് കാണാന്‍ വരുമ്പോള്‍ അവരെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഒരദ്ധ്യാപികയ്‌ക്കോ അദ്ധ്യാപകനോ കഴിയും. ചിലപ്പോള്‍ ചില കുട്ടികളുടെ ജീവിതത്തിലെ ആവേശകരമായ വഴിത്തിരിവിനു പോലും അത്തരം അഭിമുഖങ്ങള്‍ കാരണമായെന്നിരിക്കും. അങ്ങനെയുളള ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ സീരിയല്‍ കാണുന്ന സമയത്തിനു പുറത്തുള്ള ജീവിതത്തിലും സീരിയലുകള്‍ സ്വാധീനം ചെലുത്തുന്നതിന്റെയും ദൃഷ്ടാന്തമായി ഇതിനെ കാണാം. ആ കുട്ടികളുടെയടുത്ത് ആ പ്രിന്‍സിപ്പലിന്റെ കുറ്റപ്പേരായ റോസ്റ്റ് മാഡം എന്ന പ്രയോഗം പോലും നടത്തിയത് പരദൂഷണം ഫ്രൈ ചെയ്ത് ആ മിസ്സ് വിളമ്പിയതിനു തുല്യമായി.
കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെടുന്നവർക്ക് സുപരിചിതമായ പേരാണ് ശീതളിന്റേത്. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്നവൾ. ജന്മമാണോ ജീവിതമാണോ ഒരാളുടെ ജെണ്ടർ തീരുമാനിക്കുന്നത് എന്നതിനെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ യാതൊരു സംശവുമില്ലാതെ ശീതൾ പറയും മനസ്സാണ്. ശീതൾ അവളുടെ കാമുകൻ സ്മിൻറ്റോജന്റെ കൂടെ വീടെടുത്ത് കുടുംബ ജീവിതം നയിക്കാൻ തുടങ്ങുകയാണ് 2016 ആഗസ്റ്റ് 14 ന്‌. നമ്മുടെ സ്വാതന്ത്ര്യ ദിനത്തിന് അങ്ങനെ ഒരർഥം കൂടിയുണ്ടാവട്ടെ. അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു – നാല് ഗീത : പരമ്പരാഗതമായ തുടക്കം തന്നെയാകട്ടെ. ശീതളിന്റെ അമ്മയച്ഛന്മാരെപ്പറ്റിയും ജനനത്തെപ്പറ്റിയും പറയൂ. ശീതൾ : ഞാൻ ജനിച്ചതു കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലാണ്. എന്റെ അമ്മ രാധ വിളക്കത്തലനായർ ജാതിയിൽപെട്ട ആളായിരുന്നു. കോഴിക്കോട്ടുകാരി. അച്ഛൻ സൈമൺ. ക്രിസ്ത്യൻ ആർ.സി. അച്ഛനന്ന് മഹാറാണി ഹോട്ടലിൽ ജോലിക്കു നില്ക്കായിരുന്നു. അച്ഛന്റെ തറവാടുവീട് തൃശൂരായിരുന്നു. എന്നെ പ്രസവിച്ചതിനുശേഷം തൃശൂരിലെ തറവാടുവീട്ടിലേക്കു വന്നു. അവിടെ അച്ഛന്റെ സഹോദരങ്ങളുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ അമ്മ സ്ട്രഗിൾ ചെയ്തുതുടങ്ങി. എന്നോടമ്മ പറഞ്ഞിട്ടുണ്ട് വല്ലാതെ കഷ്ടപ്പെട്ടുവെന്ന്. അവരെല്ലാംകൂടി അമ്മയെ പലതും പറഞ്ഞ് ഉപദ്രവിച്ചുതുടങ്ങി. എനിക്കു 3 വയസ്സായപ്പോൾ അനിയനുണ്ടായി. ആരും അത്രക്കു കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അമ്മക്കു സഹിക്കവയ്യാതെ ആയപ്പോൾ അടുത്തുളള പാറപ്പുറം എന്ന സ്ഥലത്ത് വാടകവീട്ടിലേക്കു മാറി. ഡാഡി കളളുകുടി തുടങ്ങി. വീട്ടിലേക്ക് ഒന്നും തരില്ല. വലിയ പട്ടിണിയായി. അമ്മ കുറച്ചൊക്കെ സാമ്പത്തികം ഉള്ളിടത്തു നിന്നു വന്നതാണ്. കുറച്ചു വിദ്യാഭ്യാസവുമുണ്ട്. പഴയ എട്ടാം ക്ലാസാണ്. അന്ന് റെയിൽവേ സ്റ്റേഷനിൽ ലോഡിങ്കാര് അരിയിറക്കുമ്പോൾ വരുന്ന വെയ്സ്റ്റ് അരി പെറുക്കി സ്ത്രീകൾ ചാക്കിലാക്കി കുറഞ്ഞവിലയ്ക്കു വില്ക്കും. ആ അരി വാങ്ങി ചേറിക്കഴുകി വൃത്തിയാക്കിയാണ് അന്ന് അമ്മ ഭക്ഷണം പാകം ചെയ്തിരുന്നത്. വലിയ കഷ്ടമായിരുന്നു. ഗീത : അന്നെങ്ങനെയാണു കഴിഞ്ഞിരുന്നത്? ശീതൾ : ഡാഡി കള്ളുകുടി തന്നെ. പണിക്കൊന്നും പോകാതായി. ഡാഡിക്ക് അമ്മയെ സംശയമായിരുന്നു. അമ്മ സുന്ദരിയായിരുന്നു. ആ സൗന്ദര്യവും നിറവുമാണ് എന്റനിയനു കിട്ടിയത്. എനിക്ക് ഡാഡിയുടെ ഛായയാണ്. ഡാഡി അമ്മയെ തല്ലും. എന്നും. അമ്മ കരച്ചിലാണ്. ഡാഡി പണിക്കു തീരെ പോകാതായപ്പോൾ അമ്മക്കു പണിക്കു പോകേണ്ടിവന്നു. അമ്മ തേപ്പുപണിക്കു പോയി. അടുക്കളപ്പണിക്കു പോയി. വീട്ടിലാകട്ടെ ഡാഡിയുടെ പ്രശ്‌നങ്ങൾ കൂടിക്കൂടി വന്നു. ചെറിയ കാര്യങ്ങൾക്ക് വലിയ ബഹളമായി. ചോറിൽ മുടി കണ്ടാൽ പ്രശ്‌നം. കൂട്ടാനിൽ കുറച്ചുപ്പേറിയാൽ കുഴപ്പം. ഞങ്ങൾ ചിരിച്ചാൽ ഡാഡിക്കു ദേഷ്യം വരും. പിന്നെ ചീത്തവിളിക്കും. അമ്മയെ അടിക്കും. അമ്മ കരയും. ഞാനും കരയും. എനിക്കുറക്കം വരില്ല. രാത്രി മുഴുവൻ ഞാൻ അമ്മയോടൊപ്പം ഇരിക്കും. അമ്മയെ ഡാഡി തല്ലുമ്പോൾ ഞാൻ അലറിക്കരയും. അനിയൻ അനങ്ങാണ്ടിരിക്കും. ഗീത : ഒപ്പമുള്ള ആൺകുട്ടികളിൽ നിന്ന് ചെറുപ്പത്തിൽത്തന്നെ ശീതളിന്റെ പ്രകൃതത്തിനു വ്യത്യാസമുണ്ടായിരുന്നോ? എങ്ങനെയായിരുന്നു അനുഭവങ്ങൾ? ഈ വ്യത്യാസം പ്രകടമായിരുന്നുവോ? ശീതൾ : ശ്യാമനെന്നായിരുന്നു വീട്ടുകാർ എനിക്കിട്ട പേര്. എന്നെ ഒന്നാംക്ലാസിൽ ചേർത്തത് പള്ളിസ്‌കൂളിലായിരുന്നു. അപ്പനും അമ്മയും മിശ്രവിവാഹിതരായതു കൊണ്ട് പള്ളിയോട് അത്രയൊന്നും ഞങ്ങൾക്കടുപ്പമുണ്ടായിരുന്നില്ല. പള്ളിസ്‌കൂളിൽ ചേർത്തതോടെ പള്ളിയിൽപ്പോകാനും പ്രാർഥിക്കാനുമൊക്കെ പഠിച്ചു. സ്‌കൂളിൽ എനിക്കു പെൺകുട്ടികളോടായിരുന്നു അടുപ്പം. ഞാനെപ്പോഴും അവരോടൊപ്പമായിരുന്നു. കുട്ടികൾ അച്ഛനും അമ്മയും കളിക്കുമ്പോൾ ഞാനെപ്പോഴും അമ്മയാവും. വേസ്റ്റായ തുണികൾ കൂട്ടി സാരിയുടുക്കും. സീതാർമുടി കൂട്ടിക്കെട്ടി മുടിയാക്കും. വീട്ടിൽ അമ്മ ചെയ്യുന്നതൊക്കെ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു. ചാള നന്നാക്കുന്നതും അരി കഴുകുന്നതുമൊക്കെ. അതുപോലൊക്കെ ചെയ്ത് ശരിക്കൊരമ്മയായി ഞാൻ മാറും. പിന്നെ കല്ലുകളി, കിളിമാഡുകളി എല്ലാം പെൺകുട്ടികളോടൊപ്പമായിരുന്നു. എനിക്ക് പൂ ചൂടാൻ വലിയ ഇഷ്ടമായിരുന്നു. നിറങ്ങൾ നല്ല ഇഷ്ടമായിരുന്നു. പൂക്കളും നിറങ്ങളും ഒക്കെ എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു. അടുത്തവീട്ടിലൊക്കെ കല്യാണമുണ്ടാവുമ്പോൾ കല്യാണപ്പെണ്ണിനെ ഞാൻ നോക്കിനില്ക്കും. അങ്ങനെ അണിഞ്ഞൊരുങ്ങാൻ എനിക്കു കൊതിയായിരുന്നു. ക്ലാസിലാകട്ടെ അടിച്ചുവാരൽ പെൺകുട്ടികളുടെ ജോലിയാണ്. ആൺകുട്ടികളുടെ ജോലി സംസാരിച്ചവരുടെ പേരെഴുതലാണ്. ഞാൻ ക്ലാസ്സടിച്ചുവാരാൻ നില്ക്കും. പെൺകുട്ടികളോടൊപ്പം അടിച്ചുവാരും. പൂ പറിച്ച് മാതാവിന്റടുത്ത് കൊണ്ടു പോയി വെക്കും. ശീതളിനും സ്മിന്റോജനുമൊപ്പം ഗീത ഗീത: ക്ലാസിലെ കുട്ടികൾ എങ്ങനെയാണു പ്രതികരിച്ചത്? ശീതൾ : ആൺകുട്ടികൾ എന്നെ പിച്ചുകയും മാന്തുകയും ചെയ്തു. എനിക്കവരെ പേടിയായിരുന്നു. അന്നാകട്ടെ ഇടക്കിടക്ക് സമരവും. ഞാനെപ്പോഴും പെൺകുട്ടികളോടു ചേർന്നുനിന്നു. അവരെന്നെ ഉപദ്രവിച്ചില്ല. അവർക്കെന്നെ നല്ല ഇഷ്ടമായിരുന്നു. ഒരിക്കൽ സ്‌കൂളിൽ പ്രൊജക്റ്റർ വെച്ചു സിനിമ കാണിച്ചു. സരിതയും മമ്മൂട്ടിയും ഭാര്യയും ഭർത്താവുമായിരുന്നു. ബേബി ശ്യാമിലിയായിരുന്നു അവരുടെ കുട്ടി. അതു കണ്ടുകഴിഞ്ഞ് ഞാൻ സ്വയം സരിതയുടെ കഥാപാത്രമാണെന്നു സങ്കല്പിച്ചു ബേബി ശ്യാമിലിക്കു പകരം ഒരു പാവയെ വാങ്ങി ഓമനിച്ചു. ഗീത : സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ഈ വ്യത്യാസം ആരും ശ്രദ്ധിച്ചില്ലേ? ശീതൾ : അമ്മയാണു ശ്രദ്ധിച്ചത്. കുടുംബത്തിൽ ഞാനെപ്പോഴും അമ്മയോടു ചേർന്നാണു നിന്നത്. പാവം അമ്മ എന്നും ഡാഡി കുടിച്ചു വന്നു തല്ലും. നിസ്സാരകാര്യങ്ങൾക്കായിരുന്നു വഴക്ക്. എനിക്കുറക്കം വരില്ല. ഞാനമ്മയോടൊപ്പം ഇരിക്കും. ഗീത : മുതിർന്ന ക്ലാസിലെത്തിയപ്പോഴും പെൺകുട്ടികളോടൊപ്പമായിരുന്നുവോ? ശീതൾ : അഞ്ചാം ക്ലാസുമുതൽ കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസിലാണു പഠിച്ചത്. അവിടെ ഹൈസ്‌കൂളിൽ വലിയ ആൺകുട്ടികളായിരുന്നു. മുണ്ടൊക്കെ മടക്കിക്കുത്തി അവരെ കാണുമ്പോൾ എനിക്കു പേടിയായിരുന്നു. അവരെ കാണാണ്ടിരിക്കാൻ ഞാൻ കുട ചൂടി മറച്ചു നില്ക്കും. ഗീത : ആൺകുട്ടികളെ പേടിച്ച് സ്‌കൂളിൽ പരിപാടികളിലൊന്നും പങ്കെടുത്തില്ലേ? ശീതൾ : ആദ്യമൊക്കെ ഞാനൊറ്റപ്പെട്ടിരുന്നു. ആൺകുട്ടികളുടെ കൂടെയിരിക്കാൻ പേടി. അവരെ കാണുമ്പോൾപ്പോലും ഭയം. ഗീത : അവരിൽ ഒരാളല്ല എന്ന് ശീതൾ തിരിച്ചറിഞ്ഞത് ആ ഭയത്തിലൂടെയാകണം എന്നു ഞാൻ വിചാരിക്കുന്നു. അതേസമയം ആൺകുട്ടികളുടെ വേഷം ധരിച്ച ശീതളിനെ പെൺകുട്ടികളും പെൺകുട്ടികളെ പോലെ പെരുമാറുന്ന ശീതളിനെ ആൺകുട്ടികളും മനസിലാക്കിയിരിക്കാൻ സാധ്യതയില്ല. ഇരുകൂട്ടർക്കും ‘അപര’മായി മാറുന്നതിന്റെ ഗതികേടിലായിരിക്കണം ശീതൾ. ശീതൾ : അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ യൂത്ത്‌ഫെസ്റ്റിവലിൽ പങ്കെടുത്തു. ഗോപികാവസന്തം…. എന്ന ഡാൻസുചെയ്തു. മായപൊൻമാനെ…. എന്നു പാട്ടു പാടി. എനിക്കു സമ്മാനം കിട്ടി. അങ്ങനെ സ്‌കൂളിൽ കുറെപ്പേരൊക്കെ എന്നോടു സംസാരിച്ചു തുടങ്ങി. ഗീത : ഗ്രൗണ്ടിൽ കളിക്കാൻ പോയിരുന്നോ? ശീതൾ : എനിക്കു കലാപരിപാടികളായിരുന്നു ഇഷ്ടം. പക്ഷേ ഒരു തമാശയുണ്ടായി. ആറാംക്ലാസിൽ വെച്ച് ഞാനൊരു ഫുട്‌ബോൾ മാച്ചിൽ പങ്കെടുത്തു. അതു കലാപരിപാടിയാണെന്നു വിചാരിച്ചാണു പങ്കെടുത്തത്. കളിയാണെന്നറിഞ്ഞില്ല. ബാളിന്റെ പിന്നാലെ ഞാനോടി. എനിക്ക് ഡാൻസെന്നുവെച്ചാൽ ജീവനായിരുന്നു. വീട്ടിലെ ടേപ്പ്‌റിക്കാർഡർ ഡാഡി തല്ലിപ്പൊട്ടിച്ചു. അടുത്ത വീട്ടിലെ ടേപ്പ് റിക്കാർഡർ വെച്ചാണ് ഡാൻസും പാട്ടുമൊക്കെ പ്രാക്റ്റീസു ചെയ്തത്. എന്നെ നൃത്തം പഠിപ്പിക്കാൻ വിട്ടില്ല. എന്നിലെ കഴിവുകളൊന്നും ആരും പ്രോത്സാഹിപ്പിച്ചില്ല. ഏഴാംക്ലാസിൽ ഞാൻ സംഘഗാനം പാടി. കൂട്ടത്തിലുള്ളവരൊന്നും നന്നായി പാടിയില്ല. മെയിൽ വോയ്‌സും ഫിമെയിൽ വോയ്‌സും ഞാൻതന്നെ പാടി. അതിനു സമ്മാനം കിട്ടി. ഗീത : ഇതിനിടയിൽ പഠിപ്പോ? ശീതൾ : മോശമായി. മാർക്കുകൾ കുറവായിരുന്നു. ക്ലാസിൽ ടീച്ചേഴ്‌സ് എന്നെക്കൊണ്ടു വായിപ്പിക്കില്ല. ശബ്ദം നന്നല്ലെന്നു പറഞ്ഞ്. നീയാദ്യം പോയി ആങ്കുട്ട്യാവ് എന്നിട്ട് പഠിക്കാൻ വാ എന്നാണവർ പറയുക. ആൺകുട്ട്യോള് കളിയാക്കും. പെങ്കുട്ട്യോള് എന്നെ കളിയാക്കിയിട്ടില്ല. ഞാനവരോടൊപ്പം കളിക്കുകൂടും. കല്ലുകളി, കിളിമാഡുകളി…. എന്താന്നറിയില്ല. എനിക്ക് എല്ലാടത്തു നിന്നും ചീത്തയായിരുന്നു. വീട്ടില് ചീത്ത പൊറത്ത് ചീത്ത സ്‌കൂളില് ചീത്ത ഗീത : ഇത്രയേറെ വഴക്കു കേൾക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുള്ളതായി ശീതളിനു തോന്നിയോ? ശീതൾ : പഠിക്കാൻ ഞാൻ മോശമായിരുന്നു. ക്ലാസിൽ വായിപ്പിക്കാതായതോടെ വായനയിൽ ശ്രദ്ധ കുറഞ്ഞു. തീരെ വായിക്കാതെ ആയി. മറ്റൊരു കുഴപ്പവും എനിക്കുള്ളതായി തോന്നിയില്ല. കൺമഷിയും പൊട്ടും ഇടാൻ എനിക്കിഷ്ടമായിരുന്നു. ഫുൾടൈം കണ്ണാടീലാണ്. വളപ്പൊട്ടുകൾ ശേഖരിച്ചു. ചുറ്റുമുള്ള ചപ്പുചവറുകളൊക്കെ പെറുക്കി വൃത്തിയാക്കും. വീട്ടിൽ റോസുകൾ കൊണ്ടുവന്നു നട്ടുപിടിപ്പിച്ചു. എനിക്ക് പൂക്കൾ എന്നുവെച്ചാൽ ജീവനായിരുന്നു. ആര് എവിടെ വെച്ച് പാടാൻ പറഞ്ഞാലും ഞാൻ പാട്ടുപാടിക്കൊടുക്കും. ഡാൻസു ചെയ്യാൻ പറഞ്ഞാൽ ഡാൻസു ചെയ്യും. ആരെങ്കിലും പറഞ്ഞാൽ അത് വീട്ടിലായാലും സ്‌കൂളിലായാലും റോഡിലായാലും വരാന്തയിലായാലും ഞാനപ്പൊ ചെയ്യും. എല്ലാവരും എന്നെ കളിയാക്കി. ചീത്ത പറഞ്ഞു. എന്തിനെന്ന് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്റനിയൻ കുളിച്ചു ഫ്രഷായിരിക്കും. ഞാൻ അമ്മ ചെയ്യുന്ന പണികളൊക്കെ വീട്ടിൽ ചെയ്യും. എനിക്കു മാർക്കു കുറവായിരുന്നു. മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗീത : മാർക്കു കുറവായപ്പോൾ സ്‌കൂളിൽ പ്രശ്‌നങ്ങളുണ്ടായില്ലേ? ശീതൾ : എനിക്ക് പഠിപ്പിൽ ശ്രദ്ധകിട്ടാതിരിക്കാൻ മറ്റുചില കാരണങ്ങൾ കൂടിയുണ്ടായിരുന്നു. അതു ഞാൻ വഴിയേ പറയാം. മാർക്കു തീരെ കുറഞ്ഞപ്പോൾ സ്‌കൂളിൽ നിന്നു പറഞ്ഞു നാളെ വരുമ്പോൾ അമ്മയെ കൊണ്ടുവരണം. എന്റെ പഠിപ്പിന്റെ അവസ്ഥയറിഞ്ഞാൽ അമ്മ വല്ലാതെ വിഷമിക്കും. എന്തു ചെയ്യും? നാടുവിടാൻ ഞാൻ തീരുമാനിച്ചു. അടുത്തുള്ള മില്ലിൽ നിന്ന് അറക്കാപ്പൊടി എടുക്കാൻ പോകാറുണ്ട്. ഭൂഗർഭപെട്ടിയിൽ നിന്നാണ് അറക്കാപ്പൊടി വാരി ചാക്കിൽ കെട്ടുക. ആ പെട്ടി ആരും കാണില്ല. ഞാൻ ആ പെട്ടിയിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു. ഞാനെത്താഞ്ഞപ്പോൾ വീട്ടിൽ ബഹളമായി. തിരച്ചിലായി. ഒടുവിൽ അവരെന്നെ കണ്ടെത്തി. നാടുവിടാൻ ആഗ്രഹിച്ച ഞാനെത്തിപ്പെട്ടത് അവിടെയായിരുന്നു. എനിക്കു വേറെ നാടൊന്നും അറിയുമായിരുന്നില്ലല്ലോ. അമ്മ കരച്ചിലോടു കരച്ചില്. ഡാഡി അടിക്കാൻ വന്നു. അടുത്ത വീട്ടിലെ ചേച്ചിയാണ് ഡാഡിയെ തടഞ്ഞത്- തൊടര്ത് നീ ക്ടാവിനെ എന്നു പറഞ്ഞ്. കണക്കി ശാന്ത എന്നാണവരെ വിളിക്കുന്നത്. അവർക്ക് അമ്മയെ നല്ല സ്‌നേഹമായിരുന്നു. നിയ്യവനെ ഒന്നും ചെയ്യര്ത് ട്ടോ എന്ന് അമ്മയോടും ചേച്ചി പറഞ്ഞു. അന്നു രാത്രി അമ്മ കുറേ കരഞ്ഞു. പിറ്റേന്ന് എന്റെ കൂടെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്‌കൂളിലേക്കു വന്നു. അവിടെയെത്തിയപ്പോൾ സംഗതികളാകെ മാറി. സിസ്റ്റർ അമ്മയോടു ചോദിച്ചു. നിങ്ങൾടെ പേരെന്താ? രാധ അച്ഛന്റെ പേര് സൈമൺ. ങ് – ഹേ ! അപ്പൊ മിശ്രവിവാഹമാണോ? പിന്നെ പ്രോഗ്രസ്‌കാർഡൊക്കെ വിട്ടു. അതായി പ്രശ്‌നം. അമ്മ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പൊ പള്ളീ പോയിട്ടില്ലേ? മാമോദീസാ മുങ്ങീട്ടില്ലേ? അവർ പറഞ്ഞു പേടിക്കണ്ട നിങ്ങളെ ക്രിസ്ത്യാനിയാക്കാം. പിന്നെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. അങ്ങനെ ഏഴാംക്ലാസിൽ പഠിക്കുന്ന എനിക്ക് അമ്മയുടെയും അച്ഛന്റെയും പള്ളിക്കല്യാണം കാണാൻ ഭാഗ്യമുണ്ടായി. അങ്ങനെ ഞാനും അനിയനും മാമോദീസായും മുങ്ങി. പിറ്റേന്ന് ക്ലാസിലെ കുട്ടികളൊക്കെ കളിയാക്കുന്നു. ഗീത : അതേത്തുടർന്ന് പഠനകാര്യങ്ങളൊക്കെ എങ്ങനെയുണ്ടായിരുന്നു? ശീതൾ : എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ പെൺവേഷം കെട്ടി നൃത്തം ചെയ്തു. മണിച്ചിത്രത്താഴിലെ ഒരു മുറൈവന്തു പാർത്തായാ.. ആണു ചെയ്തത്. നാഗവല്ലി എന്റെ ശരീരത്തിൽ കയറി. കൂടെ രാമനാഥനായി ഒരാൺകുട്ടിയും. എന്റെ നാഗവല്ലി വീട്ടിലും നാട്ടിലും വലിയ കോലാഹലമുണ്ടാക്കി. നൃത്തത്തിൽ എനിക്കു സമ്മാനം കിട്ടി. അവിടെ ടി ടി സി ക്കു പഠിക്കുന്ന സാറു വന്നു പറഞ്ഞു സൂപ്പറായിട്ടുണ്ട്. എന്നെ എല്ലാവരും നാഗവല്ലി എന്നു വിളിക്കാൻ തുടങ്ങി. ഒമ്പതാം ക്ലാസിലെത്തിയതോടെ എന്റെ പഠനം നിന്നു. ഗീത : ഇതിനിടയിൽ ശീതളിനെപ്പോലെയുള്ള ആരെയെങ്കിലും കണ്ടുമുട്ടിയിരുന്നുവോ? ശീതൾ : പുതിയൊരു സുഹൃത്തു വന്നു. കണ്ടപ്പോൾത്തന്നെ എനിക്കു മനസ്സിലായി എന്റെ ഗണത്തിൽപ്പെട്ടവനാണെന്ന്. അവനും അവന്റെ അമ്മ ചെയ്യുന്നതൊക്കെ വീട്ടിൽ ചെയ്യും. അവനെന്നോടു ചോദിച്ചു. ”ചേട്ടന്റെ കൈയിൽ ക്യൂട്ടക്‌സുണ്ടല്ലോ ഡാൻസ് ചെയ്യോ?” ഇതോടെ എനിക്കുറപ്പായി ഇവനും എന്നെപ്പോലെയാണെന്ന്. അവന്റെ വീട്ടിലെ തൊഴുത്തിലെപ്പണിയൊക്കെ അവൻ ചെയ്തു. അങ്ങനെ അവന്റെ കാലൊക്കെ വിണ്ടുകീറിയിരുന്നു. അവന്റെ അച്ഛൻ അവന്റെ വിണ്ടുകീറിയ കാലുകൾ അലക്കുകല്ലിൽ നന്നായി ഉരച്ചു. അവനുറക്കെ കരഞ്ഞു. അവന്റെ അമ്മയും കരഞ്ഞു. അവന്റെ കാലിൽ നിന്നൊക്കെ ചോരവന്നു. ഞാനും ഇതുകണ്ടു കരച്ചിൽ തുടങ്ങി. അവന്റെ അമ്മ മഞ്ഞപ്പൊടി കൊണ്ടുവന്ന് മുറിവിലാകെ പുരട്ടി. അങ്ങനെ അവന്റെ വിണ്ടുകീറൽ മാറി. അതോടെ ആ കുട്ടിയും ഞാനും വലിയ കൂട്ടായി. എല്ലാ കാര്യങ്ങളും പരസ്പരം പറയാൻ തുടങ്ങി. ഭാഗം 2 ഗീത : മറ്റു ചില അനുഭവങ്ങളുണ്ടെന്നു ശീതൾ പറഞ്ഞുവല്ലോ അവയെ വിശദീകരിക്കാമോ? ശീതൾ : പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അമ്മയെ കൊണ്ടുവരാൻ പറഞ്ഞതാലോചിച്ച് ഞാൻ നടക്കുകയായിരുന്നു. ഞങ്ങളുടെ വീടിനടുത്ത് ഒരു വീട് ഒഴിഞ്ഞുകിടന്നിരുന്നു. ഒരു ദിവസം ഞാനാവഴിവരുമ്പോൾ ഒരു ശബ്ദം കേട്ടു. ഒരു ചെക്കൻ പുസ്തകം നോക്കി കൈകൊണ്ട് തുടയ്ക്കിടയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു. ഞാനന്ന് ഏഴാംക്ലാസിലായിരുന്നു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്താണു ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ‘കിളിയെ കളിപ്പിക്ക്യാണ്. കൊറേ കഴിഞ്ഞാൽ കിളി തുപ്പും’. എന്നിട്ട് എന്നോടവന്റെ ലിംഗം പിടിക്കാൻ പറഞ്ഞു. ഞാൻ വയ്യെന്നു പറഞ്ഞു നോക്കി. അവനെന്നെ നിർബന്ധിച്ചു ചെയ്യിച്ച് ശുക്ലം വിസർജിച്ചു. എനിക്കന്ന് ട്യൂഷനുണ്ടായിരുന്നു. പിന്നീടൊരു ദിവസം ഞാൻ ട്യൂഷൻ ടീച്ചറുടെ വീട്ടിൽ പോയി. ടീച്ചർക്ക് അന്നെന്തോ തിരക്കുണ്ടായിരുന്നു. ‘ഇവനു നീ കുറച്ചൊന്നു പറഞ്ഞുകൊടുത്തേ’ എന്ന് ആങ്ങളയെ ഏല്പിച്ചിട്ട് ടീച്ചർ പോയി. ആങ്ങള എന്നെ ഒരു റൂമിൽ കൊണ്ടുപോയി. തുടയിൽ കൈവെച്ചുഴിഞ്ഞു. എന്നിട്ടു പറഞ്ഞു ”നീയവനു ചെയ്തുകൊടുത്തത് ഞാനറിഞ്ഞു നീയെനിക്കും അങ്ങനെ ചെയ്തുതന്നില്ലെങ്കിൽ ഞാനിതു നാടു മുഴുവൻ പാട്ടാക്കും” ഞാൻ വല്ലാതെ പേടിച്ചുപോയി. അയാളുടെ ട്രൗസറൂരി എന്റെ തുടക്കിടയിൽ ലിംഗം വെച്ച് അയാൾ ആശ തീർത്തു. ഞാനാകെ മൂഡിയായി. പിറ്റേന്നു ചെല്ലുമ്പോൾ പ്രോഗ്രസ്‌കാർഡ് ഒപ്പിടാൻ അമ്മയെ കൊണ്ടുപോകണം. അങ്ങനെയാണ് ഞാൻ മുമ്പുപറഞ്ഞ ഒളിച്ചോട്ടം നടത്തിയത്. ഗീത : പക്ഷേ ആ ഓട്ടം മില്ലിലെ ഭൂഗർഭപെട്ടിവരെ മാത്രമേ എത്തിയുള്ളൂ അല്ലെ? ശീതൾ : മറ്റു ലോകങ്ങളൊന്നും എനിക്കറിയുമായിരുന്നില്ല. ഗീത : പിന്നീട് ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചിരുന്നോ? ശീതൾ : ഉവ്വ്. ‘അയാളോടൊപ്പം ചെയ്തത് ഞാനറിഞ്ഞു. എനിക്കു ചെയ്തുതന്നില്ലെങ്കിൽ എല്ലാവരെയും അറിയിക്കും’ എന്നാണവർ പറയുക. അതു പേടിച്ച് ഞാൻ വഴങ്ങുമായിരുന്നു. ഗീത : ഒരുതരം ബ്ലാക്ക് മെയിലിങ്. ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യൽ. ശീതൾ : ശരിക്കും അതേ. നീയതു ചെയ്‌തോ അവൻ സഹകരിക്കുമെന്ന് പറയും. പിന്നീട് മനസിലായി എന്നെപ്പോലെതന്നെ എന്റെ വീടിനടുത്തുള്ള കൂട്ടുകാരനെയും ഉപയോഗിക്കുന്നുണ്ടെന്ന്. അവർക്കു ഞങ്ങളുടെ ശരീരം മാത്രം മതിയായിരുന്നു. മനസു വേണ്ട. ആരോടു തുറന്നു പറയും? ആരോടും പറയാൻ പറ്റില്ല. ഇതിനിടയിൽ എന്നോട് പള്ളിക്വയറിൽ പാടേണ്ടെന്നു പറഞ്ഞു. എങ്കിലും ഞാൻ പള്ളിയിൽ പോകുമായിരുന്നു. എനിക്ക് കുമ്പസാരിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഞാനിതെല്ലാം അച്ഛനോടു കുമ്പസാരിച്ചു. സ്വർഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും പത്തുതവണ ചൊല്ലണം. അപ്പോഴേക്ക് തെറിപറയലും തുടങ്ങി. ‘മയിരേ……..’ എന്ന വാക്കാണ് പറയുക. ‘പാപ’ങ്ങളുടെ കൂട്ടത്തിൽ ഇതു കൂട്ടിപ്പറയാൻ അച്ചൻ ശ്രദ്ധിച്ചു തുടങ്ങി. അപ്പോൾ പള്ളിയിൽ പോകാൻ പേടിയായി. ഞാനാകട്ടെ ‘പാപം’ ചെയ്തുകൊണ്ടേ ഇരുന്നു. ഗീത : ദൈവം പാപികളോടൊപ്പമാണ് എന്നല്ലേ പറയാറ്. ഈ ‘പാപ’പരിസരത്തെ സ്രഷ്ടാവായ ദൈവം എങ്ങനെയാവും മനസിലാക്കിയിട്ടുണ്ടാവുക ആവോ. ശീതൾ : ഒമ്പതാംക്ലാസിൽ വെച്ച് എനിക്ക് പിന്നെയും ഒരു ദുരനുഭവമുണ്ടായി. സ്‌കൂളിനടുത്ത് കെട്ടിടം പണി നടക്കുന്ന ഒരു സ്ഥലമുണ്ട്. എന്റെ പിന്നാലെ അഞ്ചാറ് ആൺകുട്ടികൾ ഓടി. ഞാൻ മുമ്പിലും . ഓടുമ്പോൾ ഞാൻ വെള്ളത്തിൽ വീണു. അവർ എന്റെ വസ്ത്രമുരിഞ്ഞു. പൊട്ട പൊട്ട ചിത്രങ്ങൾ. കോണ്ടങ്ങളും കണ്ടു. കോണ്ടങ്ങൾ എന്തിനെന്നറിയില്ല. ബലൂണെന്നു കരുതി അതെടുത്തു വീർപ്പിക്കാൻ നോക്കി. ആകെ വൃത്തികേട്. ഡാൻസിന്റെ ഡ്രെസ് ഇട്ട് എനിക്ക് ഫംഗസ് ബാധിച്ചു. ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. അത് ഈ പയ്യന്മാർ അങ്ങനെ ചെയ്തതുകൊണ്ടാണെന്ന് സ്‌കൂളിൽ സംസാരമുണ്ടായി. സ്‌കൂളിലെത്തിയ അമ്മയോട് ഹെഡ്ടീച്ചർ പറഞ്ഞത് നിങ്ങടെ മകൻ പെണ്ണിനെപ്പോലെയാണ് പെരുമാറുന്നത്, അതുകൊണ്ടാണ് കുട്ടികൾ അങ്ങനെ ചെയ്തത് എന്നായിരുന്നു. ഗീത : അപ്പോൾ പെണ്ണാണെങ്കിൽ ഇങ്ങനെ ചെയ്യാം എന്നാണോ? എപ്പോഴും ആൺകുട്ടികൾ ഇത്തരം കുറ്റങ്ങളിൽ നിന്ന് ധാർമ്മികമായി രക്ഷപ്പെടുന്നു. ശീതൾ : എനിക്ക് എയിഡ്‌സാണെന്ന് കുട്ടികൾ പറഞ്ഞുപരത്തി. മോശപ്പെട്ട ഒരു കുട്ടിയായി എല്ലാവരുടെയും ഇടയിൽ ഞാൻ മാറി. അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഗുളികയൊക്കെ തന്നു. എനിക്കാകട്ടെ എന്റെ പ്രശ്‌നങ്ങൾ തുറന്നു പറയാനേ പറ്റിയില്ല. അങ്ങനെ 9-ാം ക്ലാസിൽവെച്ചു ഞാൻ പഠിത്തം നിർത്തി. ഗീത : സ്‌കൂൾ പഠനം നിന്നുപോകാൻ സമാന്തരമായി ഒന്നിലേറെ കാരണങ്ങൾ ഉണ്ടാകുന്നു. സ്വഭാവദൂഷ്യആരോപണം, ലൈംഗിക ചൂഷണം, ആരാലും മനസിലാക്കപ്പെടായ്ക, പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റായ്ക. ഇങ്ങനെ പലകാരണങ്ങളാൽ ട്രാൻസ്ജെൻഡർ കുട്ടികളുടെ പഠനം നിലച്ചുപോകുന്നു. ഈ മേഖലയിൽ കുറേക്കൂടി സൂക്ഷ്മതലത്തിൽ പഠനങ്ങൾ നടന്നാലേ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുളളൂ. സർക്കാർതല സമിതികൾ ഈ വിഷയത്തിൽ പഠനം നടത്തണം. അതോടൊപ്പം വിദ്യാഭ്യാസ പ്രവേശനത്തിന് ട്രാൻസ്ജെൻഡേഴ്‌സിന് സംവരണം നിർബന്ധമാക്കണം. മൂന്ന് ഗീത : പഠനം നിർത്തിയിട്ട് ശീതൾ എന്തു ചെയ്തു? ശീതൾ : ഞാൻ ജോലിക്കു പോകാൻ നിശ്ചയിച്ചു? ഗീത : ഒമ്പതാംക്ലാസുവരെ മാത്രം വിദ്യാഭ്യാസം. എന്തു ജോലി കിട്ടാനാണ്? ശീതൾ : ഞാൻ സ്വർണപ്പണിക്കു പോയിത്തുടങ്ങി. അവിടെ മുട്ടം മുട്ടം ആൺകുട്ടികൾ. അവർ ഷർട്ടൂരിയിടും . എനിക്കാണെങ്കിൽ ഷർട്ടൂരിയിടാൻ മടി. മുണ്ടു മടക്കിക്കെട്ടാൻ മടി. എനിക്ക് ഫെയർ ആന്റ് ലവ്‌ലി ഇടണം. പുരികം പ്ലക്കു ചെയ്യണം. ലിപ്സ്റ്റിക്കിടണം. കൂട്ടത്തിലുള്ളവർ എന്നെ പറഞ്ഞു തുടങ്ങി. എന്നെ കളിയാക്കാത്തവരോട് ഇഷ്ടം. അവരോടു കൂടുതൽ ഇടപഴകാൻ തുടങ്ങി. രാത്രിപ്പണിക്ക് എന്നെയും കൂട്ടി. രാത്രികളിൽ അഞ്ചാറുപേർ വരെ എന്നെ ലൈംഗികമായി ഉപയോഗിച്ചുതുടങ്ങി. മുതലാളിക്ക് എന്നെ ഇഷ്ടമായിരുന്നു. അയാൾ മുട്ടായി വാങ്ങിത്തരും. അപ്പോൾ അയാൾക്കെന്നോടു പ്രണയമുണ്ടെന്ന് എനിക്കു തോന്നി. മറ്റുള്ളവർ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അയാളും എന്നെ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ സ്വർണപ്പണി വിട്ടു. പിന്നീട് ഞാൻ അലുമിനിയം കമ്പനിയിൽ ചേർന്നു. അവിടെ മുതലാളിയുടെ ഭാര്യ ക്രൂരമായി പെരുമാറി. സ്ത്രീകളും അധികാരം ഉപയോഗിക്കുന്നതു ഞാൻ മനസിലാക്കി. അവർ സമ്പന്നയും അഭിജാതയുമായിരുന്നു. എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ഞാനാ ജോലി വിട്ടു. പിന്നെ ഞാൻ ബാനർജി ക്ലബ്ബിലെത്തി. വലിയവർ ചീട്ടുകളിക്കുകയും കള്ളുകുടിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥലമാണ്. അവിടെ പന്ത്രണ്ടുപേരായിരുന്നു ജോലിക്കാർ അവരോടു പെരുമാറുന്നതുപോലെ ആയിരുന്നില്ല ഈ സമ്പന്നർ എന്നോടു പെരുമാറിയത്. അവരെനിക്ക് അധികം ടിപ്പു തന്നു. ശമ്പളത്തോളം ടിപ്പും കിട്ടുമായിരുന്നു. ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണി വരെ മാത്രമേ അവിടെ ജോലിയുള്ളൂ. അലുമിനിയം കമ്പനിയിൽ നിന്ന കൂട്ടുകാരനും ഞാനും കൂടി ബാക്കി സമയം തൃശൂർ നഗരം കാണാൻ നിശ്ചയിച്ചു. സിറ്റിസെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ സമയമാണ്. സിറ്റിസെന്ററിൽ പോയി. ഞങ്ങൾ നഗരം കാണാനിറങ്ങി. പാർക്കിലെത്തി. ഒരാൾ ഞങ്ങളെ വിളിക്കുന്നു. അയാളെന്താ ഞങ്ങളെ ഇങ്ങനെ ശ്രദ്ധിക്കുന്നത്? അടുത്തെത്തിയപ്പോൾ അയാളും ഞങ്ങളെപ്പോലെ. അപ്പോൾ നഗരത്തിലും ഞങ്ങളെപ്പോലെയുള്ളവർ ഉണ്ടോ എന്നത്ഭുതപ്പെട്ടു. അപ്പോൾ അയാൾ പറയുകയാണ് ‘ഉണ്ടോ എന്നോ ശനിയാഴ്ച ഇവിടെ വാ കാണിച്ചു തരാം’. ശനിയാഴ്ചയാവാൻ കാത്തിരുന്നു. അങ്ങനെ അവസാനം ശനിയാഴ്ചയായി. പാർക്കിലെത്തിയപ്പോൾ ഞങ്ങളെപ്പോലത്തെ എത്രയോ ആൾക്കാർ അവിടെ ഉണ്ടായിരുന്നു. അക്കാലത്ത് രാത്രി 8 മണിക്ക് കറന്റ് പോകും. അരമണിക്കൂറാണ് കറന്റ്കട്ട്. ആ സമയത്ത് പാർക്കിൽ പരസ്യമായി സെക്‌സു ചെയ്യുന്നു. ഓപ്പണായിട്ട് സെക്‌സു ചെയ്യുന്നത് ഞാനാദ്യമായി കാണുകയായിരുന്നു. റൂം കിട്ടില്ല. അതുകൊണ്ടാണത്. അങ്ങനെ സെക്‌സ് ചെയ്തിട്ട് എത്രയാ എന്നു ചോദിക്കുന്നു. സെക്‌സ് വർക്കിനു പണം കിട്ടും എന്ന് അങ്ങനെയാണു മനസിലായത്. തൃശൂർ നഗരം നല്ലതായി തോന്നി. എന്നെപ്പോലെയുള്ള കുറേ സുഹൃത്തുക്കളായി. ഞങ്ങൾക്കിടയിൽ മനസു തുറന്ന കളിചിരിവർത്തമാനങ്ങൾ. ഞാൻ സ്വയം തുണിയെടുത്തു തുടങ്ങി. ലേഡീസ് ടീ ഷർട്ടുകൾ ഞാനുപയോഗിച്ചു തുടങ്ങി. ചെരിപ്പ്, ക്യൂട്ടക്‌സ് ഒക്കെ വാങ്ങി. ഗീത : ചാന്തുപൊട്ടിൽ ക്യൂട്ടക്‌സ് തീർന്നുപോയതു പറയുന്ന രംഗം ഓർത്തുപോകുന്നു. അതു വളർത്തുദോഷമാക്കാനും അങ്ങനെയൊരാളെ ‘ആണാ’ക്കി നിലനിർത്താനുമായിരുന്നു ആ സിനിമ ശ്രമിച്ചത്. അതു പോകട്ടെ ബാനർജി ക്ലബ്ബിലെ ജോലിയോ? ശീതൾ : അവിടെ ചിത്രകാരനായ ഒരു സാറു വരാറുണ്ടായിരുന്നു. സാറ് ഹോമോസെക്ഷ്വലായിരുന്നു. രാത്രി 12 മണിയോടെ കയറിവരും. ഒരു വോഡ്ക ഒരു നാരങ്ങ. എന്നോടു മസാജു ചെയ്തു കൊടുക്കാൻ പറയും. അങ്ങനെ അതു മറ്റുപല സ്ഥലങ്ങളിലും ചെയ്തുകൊടുക്കാൻ പറയും എനിക്കത് പ്രയാസമായി. അയാൾക്ക് ദേഷ്യം വരും. ജോലിക്കാരാണ് എന്തു പറഞ്ഞാലും ചെയ്യണം എന്നയാൾ ശഠിച്ചു. മൂന്നാലു മണിക്കൂർ ഉറങ്ങാൻ പറ്റില്ല. പത്തു മിനിറ്റിനിടയ്ക്ക് ഒരു വാക്കേ പറയൂ. മനുഷ്യനെ ഇത്രയും നേരം പിടിച്ചിരുത്തുന്നത് ക്രൂരതയല്ലേ? ഞാൻ മാനേജർക്ക് പരാതി കൊടുത്തു. അയാളെ ഒരാഴ്ചത്തേക്ക് സസ്‌പെണ്ടു ചെയ്തു. ഗീത : അങ്ങനെയാണോ ബാനർജി ക്ലബ്ബിലെ ജോലി നഷ്ടപ്പെട്ടത്? ശീതൾ : ഒരോണത്തിന് ഞാൻ ലീവെടുത്തിരുന്നില്ല. അക്കാലത്താണ് എച്ച് ഐ വി പ്രിവന്റ്ഷൻ പ്രൊജക്റ്റിന്റെ എയിഡഡ് കൺട്രോൺ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചത്. എം എസ് എം ഗ്രൂപ്പിന്റെ പ്രതിനിധിയായി എന്നെയാണവർ കണ്ടെത്തിയത്. കോണ്ടം വിതരണം ചെയ്താൽ മതി. ആയിരം രൂപയാണു ശമ്പളം. ഓണത്തിന്റെ ലീവ് ബാക്കിയുള്ളതല്ലേ. ഞാൻ ആ പണിക്കു പോയി. തിരിച്ചെത്തിയപ്പോൾ പ്രസിഡന്റു പറഞ്ഞു – ‘ലീവുലെറ്റർ തരാത്തതെന്ത്? മര്യാദയ്ക്കു നില്ക്കാമെങ്കിൽ നിന്നാൽ മതി.’ ഞാനവിടന്ന് ഇറങ്ങിപ്പോന്നു. ഗീത : പിന്നീട് ഏതു തൊഴിലിൽ ആണ് എത്തിപ്പെട്ടത്? ശീതൾ : കെട്ടിടനിർമ്മാണരംഗത്താണ് പിന്നീടു ഞാനെത്തിയത്. എന്റെ കുറേകൂട്ടുകാർ വാർക്കപ്പണിയിലുണ്ടായിരുന്നു. ഇന്ന് ജോലിക്കു പോകാം. നാളെ വേണ്ടെങ്കിൽ പോകണ്ട. സ്വാതന്ത്ര്യമുണ്ട്. ആരും ചോദിക്കില്ല. ഒരാളും തടയാനില്ല. ജോലിക്കു പോകുമ്പോൾ നല്ല കൂലി. നല്ല ഭക്ഷണം. രാവിലെ ചായയും പൊറോട്ടയും. ഉച്ചയ്ക്ക് ഊണ്. വൈകീട്ട് മദ്യവും ഊണും. എന്റെ പോലുള്ളവർ അതിൽ പണിയുന്നുണ്ട്. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ആൺപണിക്കാരേക്കാൾ പെൺപണിക്കാർ ഞാനുമായി ഷെയർ ചെയ്യും. അവർ ഞങ്ങളെപ്പോലുള്ളവരുടെ മനസുമനസിലാക്കുകയും നന്നായി സപ്പോർട്ടു ചെയ്യുകയും ചെയ്തു. സ്ത്രീകളാണ് എവിടെയും ഞങ്ങളെപ്പോലുള്ളവരെ പിന്തുണക്കുന്നത്. ‘ഃ’ എന്ന ‘ട്രാൻസ്ജെൻഡറാണ് എന്നെ അവിടെ എത്തിച്ചത്. മേസ്തിരിയുടെ സഹായിയായി നിന്നാൽ അധികം പണിയുണ്ടാവില്ല. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്. പണിസ്ഥലത്ത് അയാൾടെ ഭാര്യയെപ്പോലെ നില്ക്കണം. പണിക്ക് ഇങ്ങനെയൊരു പാർട്ട്‌നർ ഉണ്ടാകുന്നത് രണ്ടു കൂട്ടർക്കും ഒരഭിമാനമാണ്. ഞാൻ ഒരു കുള്ളൻ മേസ്തിരിയുടെ ഭാര്യയായി അഭിനയിക്കാൻ തുടങ്ങി. എനിക്കത് പറ്റുന്നുണ്ടായിരുന്നില്ല. അയാൾ ലൈംഗികമായി എന്നെ ഉപയോഗിക്കുമ്പോൾ ഞാൻ പുസ്തകം വായിച്ചുകിടക്കും. ഒടുവിൽ ഞാനെങ്ങനെയൊക്കെയോ അവിടന്നും രക്ഷപ്പെട്ടു. നാല് ഗീത : എത്ര വ്യത്യസ്തമായ തൊഴിലിടങ്ങൾ -പക്ഷേ അനുഭവങ്ങൾ ആവർത്തിക്കുന്നു. പിന്നീടെന്തു ചെയ്തു? ശീതൾ : ഡാഡിയുടെ ഒരു കൂട്ടുകാരൻ തൃശൂരിൽ ഒരു കമ്പനി നടത്തുന്നുണ്ടായിരുന്നു. അയാൾ ബാംഗ്‌ളൂരിൽ ഒരു ബ്രാഞ്ച് തുറന്നു. എന്നെ അങ്ങോട്ടു കൊണ്ടുപോയി. എനിക്ക് ഒരു ഓഫീസ് റൂം, ഒരു ബെഡ്, ഗ്യാസ്, പോസ്റ്റ് പെയിഡ് സിം എന്നിവ തന്നു. ഭാരിച്ച പണിയൊന്നുമില്ല. ഓഫീസിലിരിക്കണം. വലിയ ഓർഡറുകൾ വരുമ്പോൾ ശ്രദ്ധിക്കണം. അമ്മയെ വിട്ടുപോന്നതിലായിരുന്നു എനിക്ക് വിഷമം. എനിക്ക് ഗൾഫിലെത്തിയ അനുഭവം. ഞാൻ ധാരാളം പുസ്തകം വായിച്ചു. സെക്‌സ് സി.ഡി കൾ കണ്ടു. കല്ലാശിപാളയത്തിൽ സുറുമയിട്ട് അത്തറുപൂശിയ പയ്യന്മാർ ധാരാളമുണ്ടായിരുന്നു. വെള്ളിയാഴ്ചകൾ അവിടെ മുഴുവൻ അത്തറിന്റെ മണമായിരിക്കും. ആ ഭാഗത്ത് അധികവും തമിഴരായിരുന്നു. ഞാൻ മലയാളം പേപ്പറന്വേഷിച്ചു പോയി. മലയാളിക്കടയും ഹോട്ടലും കണ്ടെത്തി. ചായക്കടയിലെ ചേട്ടൻ എന്നെ ശ്രദ്ധിച്ചു. അയാൾ പറഞ്ഞു ‘ഞാൻ മലപ്പുറത്തുകാരനാണ്’. ഞാൻ ചോദിച്ചു ‘എന്നെപ്പോലുള്ളവർ ഇവിടെണ്ടോ?’. നിനക്കെത്രണ്ണത്തെ കാണണം ബ്രിഡ്ജിനടിയിൽ പോയി നോക്ക്. ഞാൻ നോക്കിയപ്പോൾ ശരിതന്നെ. ഒരത്ഭുത ലോകം. പെണ്ണുങ്ങളേക്കാൾ സുന്ദരികളായ ട്രാൻസ്ജെൻഡേഴ്‌സ്. അവർ സെക്‌സ് വർക്കു ചെയ്യുന്നു. കോത്തികളും ഹിജഡകളും സ്വവർഗഭോഗികളും ഞങ്ങളെപ്പോലെ എത്രയെത്ര ആളുകൾ….. ഗീത : ബാംഗ്‌ളൂർ ശീതളിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു എന്നർഥം. ശീതൾ : തീർച്ചയായും. സംഗമയുമായി ഞാൻ ബന്ധപ്പെട്ടു. അവിടെ രേവതി, ഖുശ്ബു, പമീല, കാജൽ എന്നിവരെ കണ്ടു. പമീലയെന്നാൽ സംഘടനതന്നെ. അവർ വളരെ സുന്ദരിയായിരുന്നു. മിസ് കുവാഗം ആയിരുന്നു. പമീലയാണ് ട്രാൻസ്ജെൻഡേഴ്‌സിന്റെ സംഘടനാപ്രവർത്തനം ഏറെ മുമ്പോട്ടു കൊണ്ടുപോയത്. പമീല എം ടു എഫ് ആയിരുന്നു. സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരോടു നന്നായി ഇടപഴകുമായിരുന്നു. പല മീറ്റിങുകളിലും അവർ പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. അവർക്കു കൃത്യമായൊരു രാഷ്ട്രീയമുണ്ട്. എല്ലാവർക്കും അവരെ ബഹുമാനമായിരുന്നു. പ്രണയത്തിൽപ്പെട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. സമത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ കിട്ടിയത് സംഗമയിൽ നിന്നായിരുന്നു. നന്ദു – ഷീലമാർ ബാംഗ്‌ളൂരിലെത്തിയ സമയമായിരുന്നു. അവരെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഗീത : ബാംഗ്‌ളൂരിൽ എല്ലായിടത്തും ട്രാൻസ്ജെൻഡേഴ്‌സ് ദൃശ്യമാണ് എന്നാണോ ശീതൾ പറയുന്നത്? ശീതൾ : കബ്ബൺ പാർക്ക്, എം.ജി റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ധാരാളം ട്രാൻസ്‌ജെൻണ്ടേഴ്‌സിനെ കാണാം. ലാൽബാഗിൽ ധാരാളം പ്രണയികളുണ്ട്. പാർക്ക് എന്നാൽ വിശ്രമവിനോദസ്ഥലമല്ലേ. ചില ആൺസുഹൃത്തുക്കളുമൊത്ത് ഞാനവിടെ പോയി ഇരിക്കാറുണ്ടായിരുന്നു. തൃശൂർ പാർക്കിൽ ഏതെങ്കിലും ഒരാൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചു കണ്ടാൽ പോലീസ് വന്ന് ഓടിച്ചുവിടും. അവരെ വെറുതെ ഇരിക്കാൻ പോലും സമ്മതിക്കില്ല. ഏതെങ്കിലും സദാചാരക്കാർ വന്ന് ചോദിക്കും. ലാൽബാഗിൽ ഒരാളും നമ്മളോടൊന്നും ചോദിക്കില്ല. കബ്ബൻപാർക്കിൽ ഞാൻ സെക്‌സ് വർക്കിനു നിന്നിട്ടുണ്ട്. എനിക്ക് ഏതു വസ്ത്രവും ധരിച്ച് എവിടെയും പോകാം. എന്നെ ആരും കളിയാക്കില്ല. ഒരു നഗരം എന്താണെന്നു മനസിലാകുന്നത് അവിടെ വച്ചാണ്. ഞാൻ പ്രത്യേക ലോകത്തായി. ഒരാളും ഒന്നിലും ഇടപെടുന്നില്ല. ഞാനതിൽത്തന്നെ ആയിപ്പോയി. അവിടെവെച്ച് ഞാൻ സർജറി ചെയ്യാൻ തീരുമാനിച്ചു. അവിടത്തെ പൂമാർക്കറ്റാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത് എത്രതരം പൂക്കളാണ്. വ്യത്യസ്ത നിറങ്ങൾ, വ്യത്യസ്ത മണങ്ങൾ. ഞാൻ പൂമാർക്കറ്റിൽ നിന്നു പോകാൻ ആഗ്രഹിച്ചില്ല. എനിക്ക് പൂക്കളോട് പ്രണയമാണ്. കൊതികൊണ്ട് ഞാൻ തുള്ളിപ്പോയി. മുതലാളി വിളിച്ചാൽ ഞാൻ എടുക്കാതായി. അവിടെ ധാരാളം ബാച്ചിലർമാരുണ്ടായിരുന്നു. മിക്കവരും മലയാളികൾ. അവർ എന്നോടു സംസാരിക്കാൻ വരും. കാറിലിരുത്തി കൊണ്ടുപോകും. ധാരാളം പണം തരും. ഗീത : ജോലിക്കല്ലേ അവിടെ വന്നത്? അതിന്റെ കാര്യമെന്തായി? ശീതൾ : ജോലിയിൽ എനിക്കു ശ്രദ്ധയില്ലാതായി. മുതലാളി ഫോൺ വിളിച്ചാൽപ്പോലും എടുക്കില്ല. ഒരുദിവസം മുതലാളി നേരിട്ടുവന്നു. വന്നപ്പോൾ ഞാനവിടെ ഇല്ല. അയാൾ ബൈക്കിലിരുത്തി എന്നെ തൃശൂര് വീട്ടിൽ കൊണ്ടുചെന്നിറക്കി. ഒരു ജോലി കൊടുത്തിട്ട് മകൻ സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുതലാളി ഡാഡിയോടും അമ്മയോടും പറഞ്ഞു. മുതലാളിയുടെ വീട്ടിൽ എന്റെ അമ്മയും ഡാഡിയും പല ജോലികൾക്കും പോകുമായിരുന്നു. ഇതുകേട്ട് ഡാഡിയും അമ്മയും കരഞ്ഞു. അമ്മ കരയുന്നതു കണ്ടപ്പോൾ എനിക്കും സങ്കടമായി. മാത്രമല്ല എനിക്കിനി ബാംഗ്‌ളൂരിലേക്കു പോകാൻ പറ്റുമോ? എനിക്കൊരിക്കലും പെണ്ണാകാൻ പറ്റില്ലേ? ്യൂഞാൻ വല്ലാതെ കരഞ്ഞു. അഞ്ച് ഗീത : ശീതളിന് പെണ്ണാകാൻ പറ്റും എന്ന പ്രതീക്ഷയും ആത്മവിശ്വാസവും തന്നത് ബാംഗ്‌ളൂരാണ്. തിരിച്ചുവന്നതിനുശേഷമുള്ള കേരളത്തിലെ ജീവിതത്തിന് എന്തു മാറ്റമുണ്ടായി? ശീതൾ : ഡാഡിയും അമ്മയും എന്നെക്കുറിച്ചോർത്ത് സങ്കടപ്പെട്ടു. ഒടുക്കം എന്നെ ഒരു ധ്യാനകേന്ദ്രത്തിൽ കൊണ്ടാക്കാൻ അവർ തീരുമാനിച്ചു. രണ്ടു ദിവസം ഞാൻ ധ്യാനത്തിൽ ശ്രദ്ധിച്ചു. വൈദികൻ എന്നെ നോക്കി ”പാപം ചെയ്യുന്നവർ” എന്നു പറയുമ്പോൾ എനിക്കു പേടിയായി. ഇനി ഒരാൺകുട്ടിയായി ജീവിക്കാൻ തീരുമാനിച്ചു. ഗീത : അപ്പോൾ പെൺകുട്ടിയാവുന്നതാണോ പാപം? അതോ ആണായി ജനിച്ച് പെണ്ണാവാൻ കൊതിക്കുന്നതോ? ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അവരെയും സൃഷ്ടിച്ചത് ദൈവം തന്നെയല്ലേ? ശീതൾ : രണ്ടാംദിവസം വൈകുന്നേരം ധ്യാനം കൂടാൻ 10-15 നേഴ്‌സിങ് പിള്ളേര് വന്നു. രാവിലെ എണീക്കുമ്പോൾ എന്റടുത്ത് ധാരാളം ചെക്കന്മാർ. ബാക്കി മൂന്നു ദിവസം പിന്നെ നടന്നത് ധ്യാനമല്ല. ഗ്രൂപ്പുസെക്‌സുവരെ ചെയ്തു. ഒരേസമയം 3-4 പേര്. അതോടെ ദൈവം പോയി. ദൈവമുണ്ടായിരുന്നെങ്കിൽ എന്നെ തിരിച്ചെടുക്കുമായിരുന്നില്ലേ? ചെറുപ്പത്തിൽ ദൈവത്തെ സ്‌നേഹിക്കാനല്ല പേടിക്കാനാണു പഠിപ്പിച്ചത്. പള്ളീപോ…. എന്ന് രാവിലെ അടിച്ചും ഇടിച്ചുമാണു വിടുക. ഓരോ ദിവസവും ഞാൻ വിചാരിക്കുക ഇന്നു പള്ളിയിൽ ഏതു പൂവാവും വെച്ചിട്ടുണ്ടാകുക എന്നാണ്. ബാംഗ്‌ളൂരിൽനിന്നു തിരിച്ചുവന്നശേഷം ആ ഭാഗം തീരെ ഇല്ലാതായി. ഈസ്റ്റർ ദിവസം പളളിയിൽ പോയപ്പോൾ നീണ്ട പ്രസംഗം. ഞാൻ സെമിത്തേരിയുടെ മുകൾ ഭാഗത്തെത്തി. അവിടെ കുറെ ആളുകളുമുണ്ടായിരുന്നു. ഞങ്ങൾ ചെയ്യേണ്ടതു ചെയ്തു തിരിച്ചിറങ്ങി. അങ്ങനെയാണ് ഈസ്റ്റർ ആഘോഷിച്ചത്. ഗീത : പിന്നീട് പണിക്കൊന്നും പോയില്ലേ? ശീതൾ : ട്രാൻസ്ജെൻഡേഴ്‌സിനിടയിൽ എച്ച് ഐ വി പ്രിവൻഷൻ പ്രൊജക്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടനിർമ്മാണ പ്രവർത്തനത്തിന്റെ സമയത്ത് ടൂറു പോയപ്പോൾ 15 പേർ സ്ത്രീവേഷത്തിലായിരുന്നു. അപ്പോഴാണ് ഇത്രയേറെ എം ടു എഫ് കേരളത്തിലുണ്ടെന്നു മനസിലായത്. ഗീത : അന്നതു പക്ഷേ പൊതുസമൂഹം അംഗീകരിച്ചിരുന്നില്ലല്ലോ. ”വളർത്തുദോഷ”മായിത്തന്നെയല്ലേ കണ്ടിട്ടുണ്ടാവുക. ശീതൾ : ബാംഗ്‌ളൂരിൽനിന്നു തിരിച്ചുവന്നശേഷം എന്നെ ഒരു സ്റ്റുഡിയോവിൽ കൊണ്ടുചെന്നാക്കി. ഫോട്ടോ എടുക്കുന്നതു പഠിക്കാൻ പറഞ്ഞു. ഞാനെപ്പോഴും സ്ത്രീകളുടെ ഫോട്ടോകൾ നോക്കിയിരിക്കും. ഞാൻ ഫോട്ടോ എടുക്കുന്നതു പഠിക്കാനേ ശ്രമിച്ചില്ല. സ്റ്റുഡിയോവിലെ ചേട്ടൻ എന്നെ ഒരു കല്യാണത്തിനു ലൈറ്റു പിടിക്കാൻ കൊണ്ടുപോയി. കല്യാണപ്പെണ്ണിനെ കണ്ടിട്ട് എന്റെ കണ്ണു തെള്ളിയിരുന്നു. ധാരാളം ആഭരണങ്ങൾ, മഞ്ഞസാരി, പൂവ്….. സുന്ദരി. കല്യാണവേഷത്തിൽ നല്ല ഭംഗി. പിന്നെ പോയത് ഗുരുവായൂർ ക്ഷേത്രത്തിലേക്കാണ്. തിരിയുന്നിടത്തൊക്കെ കല്യാണപ്പെണ്ണുങ്ങളായിരുന്നു. തിക്കും തിരക്കും തിരുവാതിരവിളക്കും. കല്യാണം വലിയ സംഭവാന്ന് എനിക്കു മനസിലായതങ്ങനെയാണ്. എനിക്കു ജോലിയോടു താല്പര്യമേ ഇല്ല. പെണ്ണുങ്ങൾടെ ഫോട്ടോകൾ നോക്കിയിരിക്കും. എന്തൊരു ഭംഗിയാണ്. ശമ്പളം തന്നെങ്കിലും ആ ജോലി ഞാനുപേക്ഷിച്ചു. ഗീത : അപ്പോൾ അതും ഒരു വഴിക്കായി. പിന്നീടെന്തു ചെയ്തു? ശീതൾ : പിന്നെ ഞാൻ വീണ്ടും വാർക്കപ്പണിക്കുതന്നെ പോയി. 2005 ലാണ് ‘ദേശ്’ എന്ന പ്രൊജക്റ്റു വന്നത്. എച്ച് ഐ വി പ്രിവൻഷൻ തന്നെ. അതിൽ പീർ എജുക്കേറ്റർ ആയി ജോലി ചെയ്യാൻ ശ്രമിച്ചു. അതോടൊപ്പം എന്നെപ്പോലുള്ളവരെ കണ്ടെത്താനും ശ്രമിച്ചു. അതോടൊപ്പം വാർക്കപ്പണിയും ചെയ്തു. ഗീത : അവിടെ മറ്റു പ്രശ്‌നമൊന്നുമുണ്ടായില്ലെ? ശീതൾ : അവിടെ ഞാൻ മറ്റൊരു പ്രണയത്തിൽപ്പെട്ടു. ഗീത : ‘മറ്റൊരു’? അപ്പോൾ ഇതിനുമുമ്പും? ശീതൾ : സ്‌കൂളിൽ വെച്ച് ‘ഒരു മുറൈ വന്തു പാർത്തായാ’ എന്ന നൃത്തം ചെയ്തപ്പോൾ എല്ലാവരും അഭിനന്ദിച്ചു. അവിടെ ടി ടി സിക്കു പഠിക്കുന്ന ഒരു മാഷും വന്നു പറഞ്ഞു കൺഗ്രാജുലേഷൻസ്. ആ വാക്ക് ഞാനാദ്യമായി കേൾക്കുകയായിരുന്നു. എനിക്കയാളോടു പ്രേമം തോന്നി. അയാളെ വീണ്ടും വീണ്ടും കാണണമെന്നു തോന്നി. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. അയാൾ എന്നെ ശ്രദ്ധിക്കുകയേ ചെയ്തില്ല. ഗീത : അയാളെസ്സംബന്ധിച്ച് ശീതൾ ഒരാൺകുട്ടിയാണ്. അപ്പോൾ അയാളോടു പ്രേമം തോന്നുകയില്ലല്ലോ. അതുകൊണ്ടാവും ശീതളിന്റെ പ്രേമം അയാൾക്കു മനസ്സിലാവാതെ പോയത്. ഇപ്പോൾ എവിടെയെങ്കിലുമിരുന്ന് അയാൾ ഇതു വായിക്കുന്നുണ്ടെങ്കിൽ ഒരുപക്ഷേ മാറിയ സാഹചര്യത്തിൽ അയാൾക്കിതു മനസ്സിലായേക്കാം. പക്ഷേ അയാൾ ഇതാഗ്രഹിക്കുന്നുണ്ടാവുമെന്ന് നമുക്ക് പറയാനാവില്ലല്ലോ. ശീതൾ : പിന്നീട് കെട്ടിടനിർമ്മാണത്തൊഴിലിനിടയിലും ബാംഗ്‌ളൂരിൽ വെച്ചുമൊക്കെ ഞാൻ പ്രണയിച്ചിട്ടുണ്ട്. ഗീത : അപ്പോഴേക്ക് ശീതൾ സ്വത്വം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. സ്‌കൂൾതല പ്രണയം പോലെയായിരുന്നില്ല അവയൊന്നുമെന്നു തോന്നുന്നു. അവക്കു മുമ്പോട്ടു പോകാനായില്ലെങ്കിലും അങ്ങനെ സാധ്യമാണെന്നു വരുന്നു. ശീതൾ : ഇപ്പോൾ ഞാൻ പ്രണയിച്ചത് ഒരു ചോറ്റാനിക്കരക്കാരനെയാണ്. നാട്ടിലെന്തോ പ്രശ്‌നമുണ്ടായി ജോലിക്കു വന്നതായിരുന്നു. പെരിങ്ങാവിലായിരുന്നു പണി. അയാൾക്ക് കിടക്കാൻ സ്ഥലമില്ലായിരുന്നു. ടൗണിൽ ഏതെങ്കിലും റൂമെടുക്കാൻ ഞാൻ പറഞ്ഞു. ഞാനും കുറച്ചു പൈസ സഹായിച്ചു. ഞങ്ങൾ ഒരു റൂമെടുത്തു. രാവിലെ സിഗരറ്റും പത്രവും അയാൾക്കു നിർബന്ധമായിരുന്നു. ഞാനതൊക്കെ എത്തിച്ചു. അയാൾ സ്‌നേഹം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെട്ടില്ല. പുറമേക്ക് ഗൗരവപ്രകൃതിയാണ്. ക്രമേണ സ്‌നേഹം സമ്മതിച്ചു തുടങ്ങി. അയാൾക്കു സിമന്റിന്റെ അലർജി വന്നു. മേലൊക്കെ പൊട്ടലും ചൊറിയലും. പെരിങ്ങാവിലെ ഡോക്ടറെ കാണിച്ചു. ഞാൻ അയാളുടെ ശരീരം വൃത്തിയാക്കിക്കൊടുത്തു. വസ്ത്രം തിരുമ്മിക്കൊടുത്തു. ഭക്ഷണം വാരിക്കൊടുത്തു. പിറ്റേന്ന് ഞാൻ പണി കഴിഞ്ഞു വരുമ്പോൾ കൈയിൽ ‘നയൻതാര’ എന്നെഴുതിയിരിക്കുന്നു. പിറ്റേന്ന് എന്റെ കൂട്ടുകാരി പറഞ്ഞു ഞാൻ നിന്നെ അന്വേഷിച്ച് അവന്റെ റൂമിൽ പോയിരുന്നു. അപ്പോഴെനിക്കു മനസിലായി നയൻതാരയെന്നെഴുതിയത് ആരാണെന്ന്. ഞാൻ പിണങ്ങിപ്പോയി. പക്ഷേ എനിക്കയാളെ വീണ്ടും കാണണമെന്നു തോന്നി. ഞാൻ പോയി. എന്റെ വീടിനടുത്ത് ഒരു ചേച്ചിയും മോളുമുണ്ട്. അവരുടെ വീടിന്റെ സൈഡ് റൂമിൽ താമസിപ്പിച്ചു. അയാളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തി. അയാൾ മംഗളവും മനോരമയും വായിച്ചിരിക്കും. മുറിക്കകത്തേക്കു ഞാൻ വരുമ്പോൾ അയാൾ സിഗരറ്റു കത്തിച്ചു പുറത്തിറങ്ങും. ഞാൻ നോക്കുമ്പോൾ ആ പെൺകുട്ടി കുട്ടിയുമായി അവരുടെ വീടിന്റെ പുറത്തിരിക്കുന്നു. ഇവൻ കാണിക്കുന്നു നീക്ക്… നീക്ക്… അവൾ വസ്ത്രം നീക്കി കുട്ടിക്കു മുല കൊടുക്കുവാൻ തുടങ്ങി. അയാളതു നോക്കി നില്ക്കുന്നു. ഞാനവളോടു കയർത്തു മര്യാദയ്ക്ക് നിന്നോട്ടോ. അയാളെന്നെ അടിക്കാനോങ്ങി. ഇപ്പൊ എന്നെ വേണ്ടാ അല്ലേ ഇങ്ങനെ വിശ്വാസവഞ്ചന ചെയ്യാൻ എങ്ങനെ തോന്നി എന്നു ഞാൻ അയാളോടു ചോദിച്ചു. ഞാനവന്റെ ചേട്ടനെ ഫോൺ ചെയ്തുവരുത്തി അവനെ അവിടന്നു പറഞ്ഞയച്ചു. അന്നു രാത്രിതന്നെ അവൻ വിളിച്ചു ഞാൻ തൃശൂർക്കു തന്നെ വരുന്നു. അന്നു രാത്രി ഞാൻ ബാംഗ്‌ളൂർക്കു വീണ്ടും വണ്ടി കയറി. ഗീത : അപ്പോൾ ഒരു പ്രേമപരാജയമാണ് ശീതളിനെ വീണ്ടും ബാംഗ്‌ളൂരിലെത്തിച്ചത് അല്ലെ? വീട്ടിലാരെങ്കിലും ശീതളിനെ മനസിലാക്കിയിരുന്നതായി തോന്നുന്നുണ്ടോ? ശീതൾ : അമ്മ എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിരുന്നു. ആറ് ഗീത : ബാംഗ്‌ളൂരിൽ രണ്ടാംതവണ എത്തിയപ്പോഴുള്ള ജീവിതം എങ്ങനെയായിരുന്നു? ശീതൾ : രണ്ടാമത്തെ ബാംഗ്‌ളൂർ പോക്കിലാണ് ഞാൻ ഹിജഡാഗ്രൂപ്പിൽ ചേരുന്നത്. സൗമ്യയുടെ ചേലയായി സംഗമയിൽ ചേർന്നു. അപ്പോഴാണ് കർണാടകസർക്കാറിന്റെ കെ എച്ച് പി ടി പ്രൊജക്റ്റിൽ ജോലി ചെയ്തത്. എച്ച് ഐ വി പ്രിവൻഷൻ തന്നെയായിരുന്നു. ക്രിസ്റ്റി, സോനു തുടങ്ങിയ പലർക്കും ആ ജോലി കിട്ടി. ഞാൻ സംഗമയെ കൂടുതലറിയാൻ തുടങ്ങി. രാവിലെ 12 മുതൽ വൈകീട്ട് 6 വരെയായിരുന്നു എനിക്കു ജോലി. കബ്ബൺ പാർക്കു സോണായിരുന്നു എനിക്കു ലഭിച്ചത്. എനിക്കവർ അക്കൗണ്ട് എടുത്തുതന്നു. ശമ്പളം വന്നുകൊണ്ടിരുന്നു. 2005-2006 ആയിരുന്നു കാലം. ഗീത : പിന്നീട് നാടിനെപ്പറ്റിയോ വീടിനെപ്പറ്റിയോ ഓർത്തില്ലേ? ശീതൾ : കുറച്ചുനാൾ ബാംഗ്‌ളൂരിൽ നിന്നപ്പോൾ എനിക്കു നാട്ടിലേക്കു വരണമെന്നു തോന്നി. അമ്മ എന്നെ വിളിച്ചു. നീയിവിടെ വന്നു നില്ക്ക് എന്നു പറഞ്ഞു. ഞാൻ വീണ്ടും നാട്ടിലേക്കു തിരിച്ചു വന്നു. ഇവിടെ എനിക്ക് ഫേമിലെ (എകഞങ) ജോലിയാണ് കിട്ടിയത് ജ്വാലയിൽ. 2007 ലാണ് ആ ജോലി ഫുൾടൈമായത്. ആ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അനിയന്റെ വിവാഹം. വീടിനടുത്തുള്ള സുഹൃത്തിന്റെ പെങ്ങളെയാണവൻ വിവാഹം ചെയ്തത്. അനിയൻ മാറിത്താമസിച്ചു. അതോടെ അമ്മക്ക് വലിയ വിഷമമായി. ആദ്യഘട്ടത്തിൽ അമ്മക്ക് അനിയന്റെ ഭാര്യയുമായി പൊരുത്തപ്പെടാൻ പ്രയാസമായിരുന്നു. എന്റെ കാര്യം ഓർത്തും അമ്മ ദുഃഖിച്ചു. ഗീത : ഫേമിലെ ജോലിയുമായി ശീതൾ പൊരുത്തപ്പെട്ടുവോ? അവിടെ സുഹൃത്തുക്കളുണ്ടായിരുന്നില്ലേ? ശീതൾ : അവിടെ എനിക്ക് എന്നെപ്പോലുള്ള സുഹൃത്തുക്കളെ കിട്ടി. ഞങ്ങൾ അഞ്ചുപേർ – നന്ദിനി, സോന, ദീപ്തി, പ്രവി പിന്നെ ഞാനും ഓപ്പറേഷൻ ചെയ്ത് പെണ്ണാവാൻ തീരുമാനിച്ചു. ഞങ്ങൾക്കു സ്വീകരണം തന്നു. അതിനായി വീണ്ടും ബാംഗ്‌ളൂർക്കു പോയി. അപ്പോഴേക്ക് വീട്ടിൽ ആകെ പ്രശ്‌നമായി. അതു സഹിക്കാൻ വയ്യാണ്ടായപ്പോൾ അമ്മ ചൂണ്ടലിൽ ഒരു വീട്ടിൽ പണിക്കു പോയിനിന്നു. എനിക്കു മാത്രം അമ്മ വിളിക്കുമായിരുന്നു. ‘നിനക്കു മാത്രം ഞാൻ ഫോൺ ചെയ്യാം. ബാക്കി ആരും എന്നെ അന്വേഷിക്കണ്ട’ എന്നു പറഞ്ഞു. ഡാഡി വിളിച്ചുപറഞ്ഞു ‘നീ വീടുവിട്ടുപോയതുകൊണ്ടാണ് അമ്മ പോയത്’. പക്ഷേ അങ്ങനെ ആയിരുന്നില്ല. വീട്ടിലെ അന്തഃരീക്ഷവും ഡാഡിയുടെ ഉപദ്രവവും കൊണ്ട് പൊറുതിമുട്ടിയാണമ്മ പോയത്. ഡാഡി പറഞ്ഞു ‘ഞാനിനി ഉപദ്രവിക്കില്ല നീ വിളിക്ക്’. അങ്ങനെ ഞാൻ തിരിച്ചുവന്ന് അമ്മയെ വിളിച്ചുകൊണ്ടുവന്നു. വീട്ടിൽ വഴക്കു തന്നെ. അമ്മ വളരെ സങ്കടപ്പെട്ടു. അമ്മയെ ആരും അത്രയധികം സ്‌നേഹിച്ചില്ല. ഞാൻ അമ്മയെ സ്‌നേഹിച്ചിരുന്നു. പക്ഷേ അതത്രയധികമാണോ എന്നറിയില്ല. പലപ്പോഴും ഞാനും എന്റെ പാടു നോക്കിയല്ലേ നടന്നത്. 2007 ഒക്‌ടോബർ 28 രാവിലെ ഒരലർച്ച. ഡാഡി തലയിൽ കൈവെച്ചു കരയുന്നു. ഞങ്ങടെ വീടിന്റെ മുൻവശത്ത് ഒരു കാനയാണ.് സിമന്റുപാലമുണ്ട്. കോൺക്രീറ്റുപാതയിൽ അമ്മ ബോധംകെട്ടു കിടക്കുന്നു. ഞാൻ നോക്കി. അടുത്തൊരു സ്റ്റീൽഗ്ലാസ്. അതിൽ വിഷം കലക്കി കുടിച്ചതാണമ്മ എന്നു മനസിലായി. ഞാൻ ബോധം കെട്ടു വീണു. ശ്യാം പെണ്ണാവാൻ പോയതു കാരണമാണ് രാധ അതു ചെയ്തതെന്ന് അനിയന്റെ ഭാര്യയുടെ അച്ഛൻ പറഞ്ഞു. ബോഡി കൊണ്ടുവന്നു. ഞാനലമുറയിട്ടു. എന്നോട് പള്ളിയിലേക്കു വരേണ്ടെന്നു പറഞ്ഞു. പക്ഷേ ഞാൻ പോയി. അമ്മയുടെ മരണത്തോടെ എനിക്കു ലോകത്തിൽ ഒന്നുമില്ലാതായി. എല്ലാം കഴിഞ്ഞു. അതിപ്പോൾ ഞാൻ കൂടുതൽ അനുഭവിക്കുന്നു. എവിടെയാണ്, ഭക്ഷണം കഴിച്ചോ എന്നൊക്കെ എന്നോടു ചോദിക്കാൻ ആരുമില്ല. അതൊരു വലിയ ശൂന്യതയാണ്. വീട് എനിക്ക് അമ്മയുടെ ഓർമ്മകളാണ്. കരഞ്ഞുകരഞ്ഞ് ചിറികോടിപ്പോയി. ഗീത : ശീതളിന്റെ സുഹൃത്തുക്കൾ? ശീതൾ : അമ്മയുടെ മരണമറിഞ്ഞ് എന്റെ സുഹൃത്തുക്കൾ ബാംഗ്‌ളൂരു നിന്ന് വന്നു. സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. അവർ ഏഴുദിവസം വീട്ടിലുണ്ടായിരുന്നു. ഏഴ് ഗീത : എനിക്കു തോന്നുന്നു ശീതളിന്റെ അമ്മയുടെ അനുഭവം ഒറ്റപ്പെട്ടതാവില്ല എന്ന്. ഇന്നോളമുള്ള എല്ലാ അമ്മമാരും കൊടുത്ത സ്‌നേഹം തിരിച്ചുകിട്ടാതെ മരിച്ചുപോയവരാണ്. ”വീടാക്കടമേ മമജന്മം” എന്ന് ഇടശ്ശേരി പാടിയതിന്റെ പൊരുളും ഇതുതന്നെയാണ്. ശീതളിന്റെ അമ്മക്കാവട്ടെ പുറത്തു പറയാനാവാത്ത പറഞ്ഞാൽ തീരാത്തത്ര അനവധി സങ്കടങ്ങളുടെ ഭാരം കൊണ്ടവർ വിങ്ങിയിരുന്നുവെന്നതാണ്. ഏതായാലും അമ്മയുടെ മരണത്തോടെ ശീതളിന്റെ ജീവിതം മറ്റൊന്നായി എന്നെനിക്കു തോന്നുന്നു. ശീതൾ : അമ്മ മരിച്ചതിന്റെ ഏഴാംദിവസം ഞാൻ പുറത്തിറങ്ങി. ജ്വാലയിൽനിന്ന് പണം കിട്ടാനുണ്ടായിരുന്നു. എന്റെ കൈയിൽ ഒരു സെക്‌സ് സിഡി ഉണ്ടായിരുന്നു. ഞാനും പ്രവിയും കൂടി ടൗണിൽ സംസാരിച്ചു നില്ക്കായിരുന്നു. അന്ന് പ്രവി സ്മിന്റോജന്റെ പങ്കാളിയായിരുന്നു. രണ്ടു പോലീസുകാർ വന്ന് വാടാ എന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കേറ്റിച്ചു. കേറിയ വഴിക്ക് അടി തുടങ്ങി. നിനക്ക് പ്രസംഗിക്കാൻ കഴിവുണ്ടല്ലോ എന്നു ചോദിച്ചാണ് അടി. ഗീത : എന്താണ് അങ്ങനെയൊരു ചോദ്യം? ശീതൾ : സെക്‌സ് വർക്കേഴ്‌സിന് സ്ത്രീകൾക്കു മാത്രം കേസ് പുരുഷനു കേസില്ല. എം എസ് എം -പോലീസ് പലമട്ടിൽ ഉപദ്രവിക്കുന്നു. സഹയാത്രിക നടത്തിയ ക്യാമ്പവസാനിക്കുമ്പോൾ ഞാനിത് ഓപ്പനായിട്ടു പറഞ്ഞു. പോലീസ് എന്റെ ബാഗ് പരിശോധിച്ചു. സിഡികൾ കിട്ടി. അതിൽ ഒന്ന് എന്റെ ഡാൻസിന്റെ സിഡിയാണ്. മറ്റത് സെക്‌സ് സിഡിയായിരുന്നു. ”ഇങ്ങനത്തെ സിഡികൾ കൈയ്യിൽ വെക്കുമല്ലേ, ആണുങ്ങളെപ്പോലെ നടക്കെടാ രാധേ നിന്നെ ഞാൻ ശര്യാക്കിത്തരില്ലേടീ…” എന്നു പറഞ്ഞാണടി. അന്ന് ചാന്തുപൊട്ട് ഇറങ്ങിയ സമയമായിരുന്നു. സുഹൃത്തുക്കൾ ഇതറിഞ്ഞ് ഓടിവന്നു. വീട്ടീന്നാരെങ്കിലും വന്നാലേ ജാമ്യത്തിൽ വിടുള്ളൂന്ന് പോലീസ് പറഞ്ഞു. എന്നിട്ട് വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ”പൂരപ്പറമ്പിൽ ആണുങ്ങള്‌ടെ ലിംഗം പിടിക്കാൻ നിക്കണ ആളാണ് അതിനെ കൊണ്ടോക്കോ ആണിന്റെ വില കളയാനായിട്ടുണ്ടായ ജന്മങ്ങളാണിവ.” ഞങ്ങളെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. സ്വവർഗരതി ചെയ്യുമ്പോഴാണ് പിടിച്ചതെന്നെഴുതിത്തരാൻ ഡോക്ടറോടു പറഞ്ഞു. ഡോക്ടർ എഴുതിയില്ല. ഡാഡി പോലീസ് സ്റ്റേഷനിലെത്തി. പെണ്ണുങ്ങളെയും ആണുങ്ങളെയും കൂട്ടിക്കൊടുക്കുന്ന ആൺവേശ്യകളാണ് എന്നാണ് പോലീസ് ഡാഡിയോടു പറഞ്ഞത്. ഡാഡി എന്നെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവന്നു. എന്റമ്മയെ ഇഷ്ടമുണ്ടായിരുന്ന തങ്കമണിച്ചേച്ചി എന്റെ ശരീരം ഉഴിഞ്ഞുതന്നു. പോലീസ് സ്റ്റേഷനിൽ പോണവരോട് ഇങ്ങനെയാണു പെരുമാറുന്നതെന്ന് അന്നാണെനിക്കു മനസിലായത്. അതുമുതൽ പോലീസുകാരോട് എനിക്കു ഭീതി തോന്നി. ഞാനെങ്ങനെ ജീവിക്കണം? അമ്മ പോയി. പോലീസു പിടിച്ചു. ആകെ നാണക്കേടായി. ഗീത : ബാംഗ്‌ളൂരിൽനിന്നു വന്ന സുഹൃത്തുക്കൾ തിരിച്ചുപോയോ? ശീതൾ : ദീപ്തിയും പ്രവിയും കൂടിയാണു തിരിച്ചുപോയത്. ദീപ്തി ബാംഗ്‌ളൂരിലെത്തി. ഗീത : പ്രവിക്കെന്തു സംഭവിച്ചു? ശീതൾ : ഞാൻ പറഞ്ഞല്ലോ പ്രവി സ്മിന്റോജന്റെ പാർട്ടനറായിരുന്നു. കോഴിക്കോട് ഒരു പയ്യനുമായി പ്രവി ഇഷ്ടത്തിലായി. അങ്ങനെ പ്രവി സ്മിന്റോജനുമായി പിരിഞ്ഞു. എട്ട് ഗീത : പിന്നീട് ശീതളിന്റെ ജീവിതം എങ്ങനെയായിരുന്നു? ശീതൾ : എന്നെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ ആരും സംസാരിക്കുന്നില്ല. ഇനിയെങ്കിലും ആണായിട്ട് ജീവിക്ക് എന്ന് വീട്ടുകാർ പറഞ്ഞു. അമ്മ മരിച്ച് 7 കഴിഞ്ഞപ്പോൾ മുടി വെട്ടി. ഇതിനിടയിൽ സ്മിന്റോജൻ മാത്രം വീട്ടിൽ വന്നു സംസാരിക്കുമായിരുന്നു. ആകെയുള്ള ആശ്വാസം അതായിരുന്നു. എന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നു തോന്നി. അങ്ങനെ സംസാരിച്ചു സംസാരിച്ച് സ്‌നേഹം തോന്നി. അമ്മേടെ ചടങ്ങ് കഴിഞ്ഞപ്പോൾ ഞാൻ സ്മിന്റോജന്റെ കൂടെ പട്ടിക്കാട് വാടകവീട്ടിലേക്കു താമസം മാറി. ഒരേക്കറിൽ ഒരു വീട്. കറന്റില്ല. കാട്ടുപ്രദേശം. എനിക്ക് ഫേമിൽ ജോലിയുണ്ടായിരുന്നു. അയാൾക്കും ഒരു കമ്പനിയിൽ ജോലിയുണ്ടായിരുന്നു. ഒരു കൊല്ലത്തോളം ഞങ്ങൾ അവിടെ ജീവിച്ചു. ടി.വിയും മിക്‌സിയും പാത്രങ്ങളുമൊക്കെ വാങ്ങി. ഗീത : ഒരു ഗാർഹസ്ഥ്യ ജീവിതമെന്നു പറയാം അല്ലേ? ശീതൾ : അതെ അതിനിടയിൽ 2009 ൽ സുപ്രീം കോടതി വിധിവന്നു. ഇന്ത്യാവിഷനിലെ വാസ്തവം പരിപാടിയിൽ പങ്കെടുത്തതോടെ നാട്ടുകാരൊക്കെ അറിഞ്ഞുതുടങ്ങി. ഞങ്ങൾ വഴക്കുംപാറയിലേക്കു താമസം മാറ്റി. ഒരു ദിവസം സ്മിന്റോജൻ പണിക്കുപോയപ്പോൾ ഒരാൾവന്ന് എന്റെ കൈയിൽ കേറി പിടിച്ചു. എനിക്കാകെ സങ്കടം വന്നു. സ്മിന്റോജൻ ഇതറിഞ്ഞ് നേരെ അയാളുടെ വീട്ടിലേക്കോടി എന്റെ വീട്ടിലെ ക്ടാവിന്റെ കൈയേ കേറി പിടിച്ചതെന്തിനാ എന്നു ചോദിച്ച് അയാള്‌ടെ ചങ്ക് പിടിച്ച് ചുമരിൽ ചേർത്തു നിർത്തി. കുറച്ചു കഴിഞ്ഞപ്പോൾ അയാള്‌ടെ അനിയനുമൊക്കെ വീട്ടിൽ വന്ന് എന്റെ മുടിക്കു പിടിച്ചു. എനിക്കു കൊള്ളേണ്ട അടി സ്മിന്റോജൻ വാങ്ങി. ഞങ്ങൾ ഓടി രക്ഷപ്പെട്ടു. ഒരു പറമ്പിൽ കേറി ഒളിച്ചു. എനിക്കിനി ആ സ്ഥലത്തു ജീവിക്കേണ്ട. സ്മിന്റോജൻ ജോലിചെയ്യുന്ന ഒല്ലൂരിൽ മുതലാളിയുടെ റൂം ഒഴിവുണ്ട്. സാധനങ്ങളുമായി അങ്ങോട്ടു മാറി. കമ്പനിയുടെ അടുത്തായിരുന്നു ആ വീട്. ഞങ്ങൾ നല്ല സന്തോഷത്തോടെ സുഖമായി ജീവിക്കുകയായിരുന്നു. അതിനിടയിലാണ് ‘നമ്മൾ തമ്മിൽ’ പ്രോഗ്രാം വന്നത്. വിവാഹം ചെയ്യണപോലെ മാലയിട്ട് അഭിനയിക്കാൻ പറഞ്ഞു. ഞങ്ങളത് അങ്ങനെ അഭിനയിച്ചു. ഷോ വന്നു കഴിഞ്ഞാൽ എന്താവും സ്ഥിതി? സ്മിന്റോജന്റെ വീട്ടുകാര് കണ്ടാലോ? ഞങ്ങൾ രണ്ടുപേരും കൂടി ബാംഗ്‌ളൂർക്കു പോകാൻ തീരുമാനിച്ചു. ദീപ്തി സൗമ്യയോടൊപ്പമുണ്ടായിരുന്നു. അതായിരുന്നു അങ്ങോട്ടു പോകാനുള്ള വിശ്വാസം. ഗീത : കേരളത്തിൽ ശീതളിന് സമാധാനമുള്ള ഒരു ജീവിതം സാധിച്ചില്ലെന്ന് എനിക്കു തോന്നുന്നു. ബാംഗ്‌ളൂരിൽ പോയിട്ട് എന്തുണ്ടായി? ശീതൾ : ഞങ്ങൾ സൗമ്യയുടെ വീടിനടുത്ത് ചെറിയൊരു വീട്ടിൽ താമസം തുടങ്ങി. സ്മിന്റോജനു ജോലി കിട്ടി. എനിക്കും സംഗമയിൽ ചെറിയ ജോലി കിട്ടി. ദീപ്തിയുടെ ഓപ്പറേഷൻ കഴിഞ്ഞു. ഓപ്പറേഷൻ ചെയ്യാനാഗ്രഹിച്ച ഞങ്ങൾ അഞ്ചുപേരുണ്ടായിരുന്നില്ലേ? അതിൽ ദീപ്തിയുടെ ഓപ്പറേഷൻ മാത്രമേ കഴിഞ്ഞുള്ളൂ. ഞാൻ ജോലി രാജിവെച്ച് ദീപ്തിയെ നോക്കാൻ നിന്നു. 40 ദിവസം ഞാനാണു ദീപ്തിയെ നോക്കിയത്. ബാംഗ്‌ളൂരിൽ സ്മിന്റോജനും ഞാനും സ്വസ്ഥമായി ജീവിച്ചു. നല്ല സന്തോഷമായിരുന്നു. ആരും ഞങ്ങളെ ശല്യം ചെയ്തില്ല. ശരിക്കും ഭാര്യയും ഭർത്താവും പോലെ കുടുംബമായി ഞങ്ങൾ ജീവിച്ചു. അതിനിടയിൽ സ്മിന്റോജന്റെ ചേട്ടന്റെ കല്യാണം വന്നു. സ്മിന്റോജൻ വീട്ടിലേക്കു പോയപ്പോൾ ഞാൻ ബാഗ്‌ളൂരിൽ ഒറ്റക്കായി. എനിക്കൊരു പനി വന്നു. എനിക്കു സ്മിന്റോജനെ കാണണം. കണ്ടേ തീരൂ. പക്ഷേ എന്നെ വീട്ടിൽ കയറ്റില്ല. സ്മിന്റോജന്റെ വീട്ടിലും കയറ്റില്ല. സുഹാന എന്ന ഹിജഡയെ അറിയിച്ചു. വയസ്സായ ഉപ്പയുണ്ട്. എം. എസ്. എം പ്രൊജക്റ്റിന്റെ പ്രസിഡണ്ട്. ഞാൻ ഉപ്പായുടെ മുറിയിലാണു താമസിച്ചത്. പിന്നീട് ഗുരുവായൂരിൽ കെട്ടിട നിർമ്മാണത്തൊഴിലിനു പോയി. വേറൊരു മുറിയിലേക്കു മാറി. ഒരു വിഷുദിവസം അമ്മയുടെ ചേച്ചിയുടെ മകന്റെ വിളി വന്നു. എന്നെ അവർ വീട്ടിലേക്കു വിളിച്ചു. അങ്ങനെ പലതരം സമരങ്ങൾക്കു ശേഷം 2011 മുതൽ ഞാനെന്റെ വീട്ടിൽ താമസിക്കുന്നു. ഗീത : അപ്പോൾ സ്മിന്റോജൻ? നിങ്ങൾ തമ്മിലുള്ള ബന്ധം? ശീതൾ : ഞങ്ങൾ തമ്മിൽ അന്നുമുതൽ ഇന്നുവരെ ദൃഢമായബന്ധമാണ്. പക്ഷേ കേരളത്തിൽ ഞങ്ങൾക്കു ഒന്നിച്ചു താമസിക്കാൻ വീടു കിട്ടില്ല. ഞങ്ങൾ എന്നും കാണും. കാര്യങ്ങൾ അന്വേഷിക്കും. അത്രയ്ക്കു സ്‌നേഹമാണ്. സ്ഥിരവരുമാനമുള്ള ഒരു തൊഴിലും ഇറങ്ങിപ്പോകാൻ പറയാത്ത ഒരു വീടുമാണ് എന്റെ സ്വപ്നം. ഒമ്പത് ഗീത : ഇന്ന് ശീതൾ എവിടെയോ ഒളിച്ചിരിക്കുന്ന ഒരു ട്രാൻസ്ജെൻഡറാണ്. സാമൂഹ്യപ്രവർത്തനം നടത്തുന്ന ശീതളിനെ എല്ലാവർക്കും അറിയും. ശീതൾ സംസാരിക്കുന്നത് ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനു വേണ്ടിയാണ്. ആ നിലക്കുള്ള ചില സംവാദങ്ങളാണ് ഈ ഭാഗത്തു നിന്നു നടക്കുന്നത്. ഐപിസി 377 ആണ് എപ്പോഴും പ്രശ്‌നമാകാറ്. അതേപ്പറ്റി ശീതളിന് എന്താണു പറയാനുള്ളത്? ശീതൾ : ബാംഗ്‌ളൂരിൽനിന്ന് കേരളത്തിൽ തിരിച്ചെത്തിയപ്പോൾ സംഗമ വഴി എനിക്ക് കൗൺസിലർ പോസ്റ്റുകിട്ടി. കുറേയേറെ ക്ലാസുകൾക്ക് അവസരം ലഭിച്ചു. അങ്ങനെ ഞാൻ കുറേ കാര്യങ്ങൾ മനസിലാക്കി. അതനുസരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. 2014-ൽ എസ് എം എഫ് കെ(സെക്ഷ്വൽ മൈനോറിറ്റി ഫോറം ഓഫ് കേരള) രൂപീകരിച്ചു. പ്രവർത്തനം ഊർജസ്വലമാക്കി. സാമൂഹ്യനീതി വകുപ്പുമായി സംസാരിച്ചപ്പോൾ സർവ്വേ നടത്താൻ പറഞ്ഞു. ഞാൻ നാലു ജില്ലകളുടെ കോ- ഓർഡിനേറ്റർ ആയിരുന്നു. സകല മീറ്റിങ്ങിനും ഞാൻ പോയി. അങ്ങനെ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ട്രാൻസ്ജെൻഡർ പോളിസി കേരളത്തിൽ വന്നു. അപ്പോഴും ഐപിസി 377-ാം വകുപ്പു നിലനില്ക്കുന്നു. സന്താനോല്പാദനത്തിനുവേണ്ടി മാത്രം ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന ലൈംഗികബന്ധം ഒഴികെ മറ്റെല്ലാം നിയമവിരുദ്ധവും കുറ്റകരവുമാണെന്നാണ് ഐപിസി 377-ാം വകുപ്പു പറയുന്നത്. പ്രസവശേഷം നടക്കുന്ന ലൈംഗിക ബന്ധങ്ങളെ അപ്പോൾ എങ്ങനെയാണു പരിഗണിക്കുക? പ്രത്യുല്പാദനത്തിനല്ലാത്ത ബന്ധം പ്രകൃതിവിരുദ്ധമാണെങ്കിൽ ആലിംഗനവും ചുംബനവും മറ്റു ബാഹ്യകേളികളുമെല്ലാം പ്രകൃതി വിരുദ്ധമല്ലേ? അപ്പോൾ ഏതാണ് പ്രകൃതിക്ക് അനുകൂലം? കോണ്ടം പോലും പ്രകൃതിവിരുദ്ധവും ശിക്ഷാർഹവുമല്ലേ? ഈ ‘പ്രകൃതിവിരുദ്ധവാദം’ വെച്ചാണ് എൽ ജി പി ടി ഗ്രൂപ്പുകളെ മാറ്റിനിർത്തുന്നത്. ഗീത : ഇതിന്റെ തുടർച്ചയിൽ ചോദിച്ചോട്ടെ സ്വവർഗവിവാഹത്തെപ്പറ്റി കോടതിക്കുള്ള പരിഗണനകൾ മാറ്റിയിട്ടുണ്ട്. എന്നാലതിനെ അംഗീകരിക്കുന്നതിനു തടസ്സമായ വകുപ്പുകൾ പോലെ വാദങ്ങളും നിലനില്ക്കുന്നു. അതിലേറ്റവും പ്രധാനം ആണും പെണ്ണും തമ്മിലുള്ളതാണ് യഥാർഥ രതി എന്ന വാദമാണ്. ശീതൾ ഇതിനോടെങ്ങനെ പ്രതികരിക്കുന്നു? ശീതൾ : സ്‌ത്രൈണത, പൗരുഷം എന്നിവയുടെ മാനദണ്ഡം ആരാണു നിശ്ചയിക്കുന്നത്? ട്രാൻസ്ജെൻഡറുകളായവർ മിക്കവാറും ഹോമോസെക്ഷ്വലാവും. അപൂർവം ചിലപ്പോൾ ബൈസെക്ഷ്വലും. ഹോമോസെക്ഷ്വൽ എന്നത് ഹെട്രോസെക്ഷ്വൽ തന്നെയാണ്. മാനസികമായി ഒരാൾ പെണ്ണും മറ്റേയാൾ ആണും ആയിരിക്കുമ്പോൾ. അപ്പോൾ അതു സ്വാഭാവികവും പ്രകൃതിവിധേയവുമല്ലേ? എന്റെ ചില സുഹൃത്തുക്കൾ പറയുന്നു, ഭാര്യയെ പൃഥ്വീരാജ് ആയി കണ്ടിട്ടാണ് സെക്‌സു ചെയ്യാറെന്ന്. അപ്പോൾ ഇതൊക്കെ ആരു തീർച്ചയാക്കുന്നുവെന്നത് പ്രധാനമാണ്. ലൈംഗികതയുടെ (സെക്ഷ്വാലിറ്റി) വൈവിധ്യങ്ങളെപ്പറ്റി ഏത് എം ബി ബി എസ് പഠനത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുകളിൽ കയറിക്കിടന്നുള്ള തള്ളലിൽ സ്ത്രീ തള്ളപ്പെട്ടു കഴിഞ്ഞുവെന്നാണു ഞാൻ പറയുക. ചെരിഞ്ഞുകിടന്നുള്ള ബന്ധത്തിലാണ് സമത്വമുള്ളത്. ഒരു പുരുഷന് മൂന്നു തവണയേ രതിമൂർഛ അനുഭവപ്പെടുകയുള്ളൂ സ്ത്രീയുടെ സാധ്യത എട്ടുതവണയാണ്. ഒരു പുരുഷനൊരിക്കലും ഒരു സ്ത്രീയെ സംതൃപ്തയാക്കാൻ കഴിയില്ല. കാരണം പുരുഷൻ തളർന്നുകിടക്കുമ്പോഴും സ്ത്രീ ഉണർന്നുതന്നെയായിരിക്കും. ഗീത : ആണ്, പെണ്ണ് എന്ത്? അവരുടെ കർതൃത്വത്തെ എങ്ങനെ നിർണയിക്കാം വ്യവച്ഛേദിക്കാം? ലൈംഗികതയുടെ ക്ലിനിക്കലും അനുഭവപരവും നിയമപരവുമായ പ്രശ്‌നങ്ങൾ എന്തൊക്കെ? എന്നിങ്ങനെ മനുഷ്യജീവിതത്തെ സംബന്ധിച്ച അടിസ്ഥാനപ്രശ്‌നങ്ങൾ ശീതൾ ഉന്നയിക്കുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ ജനാധിപത്യവത്കരണത്തിലേക്കാണ് ഇവയുടെ ഉത്തരങ്ങൾ നമ്മെ നയിക്കേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു. ചിത്രങ്ങൾക്ക് ശീതളിന്റെ ഫെയ്സ് ബുക്ക് പ്രൊഫൈൽ പേജിനോട് കടപ്പാട്. അതീതജന്മങ്ങൾ – അർത്ഥം വാക്കിനെ അന്വേഷിക്കുന്നു എന്ന പുസ്തകം വൈകാതെ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്നു.
തിരുവനന്തപുരം : തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയാ സംഘം നടത്തിയ കൊലപാതകം നാടിനെ നടുക്കുന്നതാണ്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ... കാറിൽ ചാരിനിന്ന കുട്ടിയെ തലയ്‌ക്കടിച്ചു, കഴുത്തിന് പിടിച്ച് മാറ്റി; വീഡിയോ പുറത്തുവന്നതോടെ പ്രതി പിടിയിൽ തലശേരി : കാറിൽ ചാരിനിന്നതിന് യുവാവ് ക്രൂരമായി മർദ്ദിച്ച കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവാവ് ആക്രമിക്കുന്നതിന് മുൻപാണ് മറ്റൊരാൾ കുട്ടിയെ ഉപദ്രവിച്ചത്. ഈ ദൃശ്യങ്ങൾ ... ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി; കാരായി രാജനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി- CBI Court issues warrant against Karayi Rajan കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ സിപിഎം നേതാവ് കാരായി രാജനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് രാജനെതിരെ ... തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത് ഇന്നലെ അർധ ...
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
ഗാന്ധി വധവും ആർ.എസ്​.എസും: ഉൽക്കണ്​ഠ നിറഞ്ഞ മനസ്സോടെ ​​​​​​​ജസ്​റ്റിസ്​ കെ.ടി. തോമസിന്​ ഒരു കത്ത് | True Copy Webzine Friday, 25 November 2022 Close Friday, 25 November 2022 My Account Login Register Subscribe ചരിത്രത്തിന്റെ ഹിന്ദുത്വവല്‍ക്കരണം പി.എൻ. ഗോപീകൃഷ്​ണൻ Text Formatted ഗാന്ധി വധവും ആർ.എസ്​.എസും ഉൽക്കണ്​ഠ നിറഞ്ഞ മനസ്സോടെ ​​​​​​​ജസ്​റ്റിസ്​ കെ.ടി. തോമസിന്​ ഒരു കത്ത് ഗാന്ധിവധത്തിന്റെ നിഴലില്‍ നെഹ്​റുവിനെ നിര്‍ത്തി പൈശാചികവല്ക്കരിക്കാനും, ഹിന്ദുത്വസംഘടനകളെ പ്രതിസ്​ഥാനത്തുനിന്ന്​ രക്ഷിച്ചെടുക്കാനും എഴുതിയുണ്ടാക്കിയ ഒരു പുസ്​തകത്തിന്​ ജസ്​റ്റിസ്​ കെ.ടി. തോമസ്​ എഴുതിയ അവതാരികയിലെ ഉത്കണ്ഠാജനകമായ അഭിപ്രായങ്ങൾ ചരിത്രവസ്​തുതകളിലൂടെ തിരുത്തുന്നു. Image Full Width Image Caption ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍. Text Formatted പ്രിയപ്പെട്ട ജസ്റ്റിസ് കെ.ടി. തോമസിന്, പരമോന്നത നീതിപീഠത്തിന്റെ ഉന്നതമായൊരു കസേരയില്‍ അമര്‍ന്നിരുന്ന് ഇന്ത്യന്‍ ജനതയുടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വ്യക്തിത്വമാണ് അങ്ങയുടേത്. സാധാരണഗതിയില്‍ അങ്ങയെപ്പോലുള്ള ഒരാള്‍ക്ക് കത്തെഴുന്നതുപോട്ടെ, ഔപചാരികമായി എന്തെങ്കിലും മൊഴിയുന്നതുപോലും എന്റെ ജീവിതത്തിന്റെ അജണ്ടയില്‍ വരുന്ന കാര്യമല്ല. തികച്ചും ആകസ്മികമായി ഒരു പുസ്തകം, കൃത്യമായിപ്പറഞ്ഞാല്‍ ആ പുസ്തകത്തിന് അങ്ങ് എഴുതിയ അവതാരിക , വായിക്കാനിടയായതാണ് ഈ കൃത്യത്തിന് എന്നെ പ്രേരിപ്പിച്ചത് എന്ന് ആദ്യമേ ധരിപ്പിക്കട്ടെ. ഇന്ത്യന്‍ ഭരണഘടനയില്‍ അഗാധമായി അഭിമാനം കൊള്ളുന്ന അനേകരില്‍ ഒരാളാണ് ഞാന്‍. അത് അനുസരിക്കാന്‍ ബാധ്യസ്ഥനായ ഒരു പൗരന്‍ എന്ന നിലക്കുമാത്രമല്ല, മതേതരത്വത്തിലും ജനാധിപത്യത്തിലും തുല്യതയിലും കെട്ടിപ്പൊക്കിയ പരമാധികാരത്തെയാണ് അത് പ്രസരിപ്പിക്കുന്നത് എന്നതുകൊണ്ട് കൂടിയാണ്. അടുത്തിടെ ഒരു വിധിന്യായത്തില്‍ ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം കൂടി ഞാന്‍ അഭിമാനത്തോടെ സ്മരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാനപ്പെട്ട പരികല്‍പനകളെല്ലാം തന്നെ ആധുനികമായ പരികല്പനകളാണ്. അത്തരമൊരു ഭരണഘടനയുടെ പ്രായോഗികതലം വിവിധ രീതിയില്‍ വികസിപ്പിച്ചെടുത്ത ഒരാള്‍ എന്ന നിലയില്‍ അങ്ങയോട് ചിലത് പറയാന്‍ മേല്‍പ്പറഞ്ഞ പുസ്തകവും അവതാരികയും വായിക്കാന്‍ ഇടയായതോടെ എനിയ്ക്ക് ആത്മാവിന്റെ ഒരു വെമ്പല്‍ ഉണ്ടായി. അതായത് ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് നടത്തുന്ന വിടുവായത്തരമായി ഇതിനെ എടുക്കരുത്. മറിച്ച് ഒരു പൗരന്‍ എന്ന നിലയില്‍ ആ അവതാരിക അനുഭവിപ്പിച്ച ഉൽക്കണ്ഠയുടേയും നിരാശയുടേയും മാനസിക നില പങ്കുവെയ്ക്കുക എന്ന നിലയില്‍ മാത്രം എടുക്കുക. ഞാന്‍ വായിച്ച പുസ്തകത്തിന്റെ പേര് ‘അസ്സാസ്സിനേഷന്‍ ഓഫ് മഹാത്മാഗാന്ധി - നെഗ്‌ളക്റ്റഡ് ക്രോണോളജീസ് ' എന്നാണ്. ഷാബു പ്രസാദ് മലയാളത്തില്‍ എഴുതിയ പുസ്തകം ടി. സത്യനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ജനുവരി 2017ല്‍ പുറത്തു വന്ന ഇതിന്റെ പ്രസാധകര്‍ കുരുക്ഷേത്ര പ്രകാശനാണ്. 120 രൂപയാണ് വിലയായി കാണിച്ചിട്ടുള്ളത്. 2017 ജനുവരി 21 ന് താങ്കള്‍ എഴുതിയ കുറിപ്പാണ് ഇതിന്റെ അവതാരിക. മലയാളത്തിലുള്ള മൂല പുസ്തകം വായിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ ഇംഗ്ലീഷ് പതിപ്പിനെ മാത്രം മുന്‍നിര്‍ത്തിയാണ് എന്ന് ആദ്യമേ ബോധിപ്പിക്കട്ടെ. മലയാള മൂലത്തിന് താങ്കള്‍ തന്നെയാണോ അവതാരിക എഴുതിയിരിക്കുന്നത് എന്ന കാര്യത്തിലും തിട്ടമില്ല. എന്തായാലും താങ്കളുടെ അവതാരികക്കുമുമ്പായി ഗ്രന്ഥകര്‍ത്താവ് എഴുതിച്ചേര്‍ത്തിട്ടുള്ള മുഖവുര ഈ പുസ്തകത്തിന്റെ രചന കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്: ‘ഈ പുസ്തകം ഒരു അന്വേഷണമാണ്, നിഗമനമല്ല ' ഗ്രന്ഥകര്‍ത്താവ് തുടരുന്നു: ‘ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് ഇതുവരെ ഉയര്‍ത്താത്ത ചില ചോദ്യങ്ങള്‍. മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ചിലരെ വിഷമിപ്പിച്ചേക്കാം. അലമാരയിലെ അസ്ഥികൂടങ്ങള്‍ പുറത്തുചാടുമ്പോള്‍ അവ എന്നന്നേയ്ക്കും സുരക്ഷിതമായി ഒളിച്ചുവെച്ചു എന്ന് ധരിച്ചിരുന്ന ചിലര്‍ ഭ്രാന്ത് പിടിച്ച് അട്ടഹസിച്ചേക്കാം . കീറിയ മുഖംമൂടിയ്ക്ക് പിന്നില്‍ ചില മുഖങ്ങളെ കണ്ട് നാം ഞെട്ടിയേക്കാം ' ( സ്വതന്ത്ര തര്‍ജ്ജമ ലേഖകന്റേത് ) നീതിന്യായവ്യവസ്ഥയുടെ അമരക്കാരില്‍ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാന്‍ എനിക്ക് ജിജ്ഞാസയുണ്ടായി എന്നത് വാസ്തവമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി. പഴയ മട്ടിലുള്ള ഒരു ഹൊറര്‍ സിനിമാ പരസ്യത്ത അനുകരിക്കും മട്ടിലുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഈ ‘അന്വേഷണം' എത്തിക്കുന്നത് എവിടേക്കാണ് എന്ന് അവതാരിക എഴുതിയ അങ്ങേയ്ക്ക് അറിയാമല്ലോ. എങ്കിലും ഈ കത്ത് സ്വകാര്യമല്ലാത്ത ഒന്നായതുകൊണ്ട് വായനക്കാര്‍ എന്നൊരു കൂട്ടവും അങ്ങേയ്ക്കും എനിക്കുമിടയിലെ ഈ കത്തിന്റെ മാദ്ധ്യസ്ഥത്തെ പരിശോധിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട് എന്ന് ബോധ്യമുള്ളതുകൊണ്ടും യഥാര്‍ത്ഥത്തില്‍ അങ്ങ് എഴുതിയ അവതാരികയും അതിനെച്ചൊല്ലിയുള്ള എന്റെ ഈ പ്രതികരണവും അവരെ ലക്ഷ്യം വെച്ചു കൂടിയാണല്ലോ എന്നറിയുന്നതുകൊണ്ടും ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ‘സംഭ്രമജനകമായ ' ചില കാര്യങ്ങള്‍ പരിശോധിക്കാം. ജസ്റ്റിസ് വൈ .വി. ചന്ദ്രചൂഡ് ചുരുക്കിപ്പറഞ്ഞാല്‍ നെഹ്‌റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് ഈ പുസ്തകം. നെഹ്‌റുയിസത്തോടുള്ള രാഷ്ട്രീയമായ വിയോജിപ്പ് എന്നതിനേക്കാള്‍ ഗാന്ധിവധത്തിന്റെ നിഴലില്‍ അദ്ദേഹത്തെ നിര്‍ത്തി പൈശാചികവല്ക്കരിക്കാനുള്ള ശ്രമം. അതിനാല്‍ നെഹ്‌റുവിന്റെ നടപ്പിനോടും ഉടുപ്പിനോടും വരെയുള്ള വെറുപ്പ് ഗ്രന്ഥകാരന്‍ മറച്ചു വെയ്ക്കുന്നില്ല. ഒരു ചെറിയ ഉദാഹരണം ഞാന്‍ ചൂണ്ടിക്കാട്ടട്ടെ. പതിമൂന്നാം അദ്ധ്യായമായ ‘ഗാന്ധിവധം- ഒരു സേഫ്റ്റിവാല്‍വി 'ല്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ എഴുതുന്നു: ‘ നെഹ്‌റു തന്റെ ചലനങ്ങളിലും വസ്ത്രധാരണത്തിലും വിദ്യാഭ്യാസത്തിലും വിദേശിയുടെ ശരീരഭാഷയോട് ഒട്ടിനിന്നു. തങ്ങള്‍ക്ക് ചിത്രം വിടേണ്ടി വന്നാലും ഈ മനുഷ്യന്‍ തങ്ങളുടെ പ്രതിനിധിയോ പിന്തുടര്‍ച്ചാവകാശിയോ ആയി ഇന്ത്യയെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമായി കാത്തുസൂക്ഷിക്കും എന്ന കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഉറപ്പുണ്ടായിരുന്നു.’ അതായത് ബ്രിട്ടീഷ് ഭരണത്തോട് പൊരുതിയ നെഹ്‌റു എന്നത് ഒരു പൊയ്​രൂപമായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ബ്രിട്ടീഷുകാരുടെ ‘പ്രതിനിധിയും പിന്തുടര്‍ച്ചാവകാശി 'യുമായിരുന്നു. ഗാന്ധിക്ക് തന്നോടുണ്ടായിരുന്ന ‘ദൗര്‍ബല്യം ' മുതലെടുത്ത് നെഹ്‌റു അദ്ദേഹത്തെ പറ്റിക്കുകയായിരുന്നു. ഗാന്ധിയെ മാത്രമല്ല നമ്മളെയും ഇന്ത്യന്‍ ചരിത്രകാരന്മാരേയും സര്‍വ്വേപ്പിള്ളി ഗോപാല്‍ പോലുള്ള ചരിത്രകാരന്മാരേയും ഒക്കെപ്പറ്റിക്കാന്‍ കഴിഞ്ഞ വില്ലനായിരുന്നു നെഹ്‌റു. തന്റെ ‘അന്വേഷണ'ത്തെ തത്വശാസ്ത്രവല്ക്കരിക്കാന്‍ ഗ്രന്ഥകാരന്‍ വെമ്പുന്നതുനോക്കുക : ‘ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന നിരവധി വ്യക്തിത്വങ്ങള്‍ ബ്രിട്ടീഷുകാരുടെ ഓമനകള്‍ ആയിത്തീര്‍ന്നതിന്റെ കാരണങ്ങള്‍ ചികഞ്ഞെടുക്കുക എന്നത് വലിയ കാര്യമല്ല. അവര്‍ക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു - അധികാരാസക്തി. അതിനുവേണ്ടി അവര്‍ ഏതറ്റവും പോകുമായിരുന്നു. അതവര്‍ നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അവരുടെ വഴിയിലെ ഏറ്റവും വലിയ തടസ്സം ഗാന്ധിജിയായിരുന്നു' . ജസ്റ്റിസ് കെ.ടി. തോമസ് /Photo: Wikimedia Commons തത്വശാസ്ത്രം കുറ്റാന്വേഷണത്തിന് വഴിമാറുന്നത് വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇങ്ങനെ നെഹ്‌റു എന്ന വില്ലന്‍ പല മാതിരി ഓരോരോ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്നു. പതിമൂന്നാം അദ്ധ്യായത്തില്‍ ബ്രിട്ടീഷ് ഏജൻറ്​. രണ്ടു മൂന്നും അദ്ധ്യായത്തില്‍ പ്രച്ഛന്ന കോണ്‍ഗ്രസും രഹസ്യ കമ്യൂണിസ്റ്റും.' അതിനാല്‍, ‘കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയ നെഹ്‌റു ഹൃദയം കൊണ്ടും വിചാരം കൊണ്ടും കമ്യൂണിസ്റ്റ് ആയിരുന്നു ' എന്നെഴുതിപ്പോകുന്ന ഗ്രന്ഥകാരന്‍ നെഹ്‌റുവിന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തെ ഇ.എം.എസ് എഴുതിയിട്ടുണ്ടെന്ന് കണ്ടുപിടിക്കുന്നു. മറ്റൊരദ്ധ്യായത്തില്‍ അദ്ദേഹം ‘കമ്യൂണിസ്റ്റ് വിരോധി’യാകുന്നു. എന്നെ സംബന്ധിച്ച്​ ‘ജയന്‍ അമേരിക്കയില്‍’, ‘സുകുമാരക്കുറുപ്പ് ഹരിദ്വാരില്‍’ തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെട്ട വായിച്ച് രസിക്കാന്‍ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗാന്ധിജിയുടെ വധം നിരവധി പക്ഷികളെ ഒറ്റവെടിയ്ക്ക് വീഴ്ത്തി. നെഹ്‌റു ആര്‍ജ്ജിച്ച ‘നേട്ട’ങ്ങളില്‍ ഒന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണത്തിലെത്തുന്നതില്‍ നിന്ന്​ തടഞ്ഞതാണ്. അതായത് നെഹ്‌റുവിനെ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുസ്തകത്തിന്റെ ‘യുക്തി ' തന്നെ തകിടം മറിഞ്ഞു പോകുന്നത് ഗ്രന്ഥകാരന്‍ ശ്രദ്ധിക്കുന്നില്ല. നെഹ്‌റുവിനെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചത് ആരെങ്കിലും ചൂണ്ടിക്കാട്ടിയാലോ എന്ന കാര്യം അനുസ്മരിച്ചാകാം ഗ്രന്ഥകാരന്‍ ഒരു മുഴം മുമ്പേ ഇങ്ങനെ എറിയുന്നത്. ‘‘അദ്ദേഹം ( നെഹ്‌റു ) സ്വാതന്ത്ര്യസമരത്തില്‍ അനുഷ്ഠിച്ചിട്ടുള്ള ത്യാഗങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. ജയിലില്‍ യാതൊരു തടസ്സവുമില്ലാതെ അദ്ദേഹത്തിന് വായിക്കുകയും എഴുതുകയും ചെയ്യാമായിരുന്നു. അക്കാലത്ത് ഒരു തമാശ പ്രചരിച്ചിരുന്നു, ‘നെഹ്‌റു കുറച്ചു കൂടി കാലം ജയിലില്‍ ആയിരുന്നെങ്കില്‍ , ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്‍ എഴുതിയ കുറച്ചു കൂടി പുസ്തകങ്ങള്‍ കിട്ടിയേനെ '’’ എന്നും ഈ പുസ്തകത്തില്‍ കാണാം. ജവഹര്‍ലാല്‍ നെഹ്‌റു എന്നെ സംബന്ധിച്ച്​ ‘ജയന്‍ അമേരിക്കയില്‍’, ‘സുകുമാരക്കുറുപ്പ് ഹരിദ്വാരില്‍’ തുടങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെട്ട വായിച്ച് രസിക്കാന്‍ പറ്റിയ ഒരു ഭാവന എന്നേ കരുതിയുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു തൂണിന്റെ, നീതിന്യായവ്യവസ്ഥയുടെ അമരക്കാരില്‍ ഒരാളായിരുന്ന അങ്ങ് ഇത്തരം തമാശകളും വൈരുദ്ധ്യങ്ങളും എങ്ങനെ ആസ്വദിച്ചു എന്ന് നോക്കാന്‍ (പുസ്തകം വായിച്ചു കഴിഞ്ഞാണ് ഞാന്‍ അവതാരിക വായിച്ചത് ) എനിക്ക് ജിജ്ഞാസയുണ്ടായി എന്നത് വാസ്തവമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് അങ്ങേയ്ക്ക് ഈ പുസ്തകത്തോടുള്ളത് എന്നത് എന്നെ ജാഗ്രതപ്പെടുത്തി. അങ്ങ് അവതാരികയില്‍ എഴുതുന്നു: ‘ജുഡീഷ്യല്‍ കമീഷനുകള്‍ നടത്തിയ വ്യത്യസ്ത തലങ്ങളിലെ കുറ്റാന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മറ്റ് ആരായലുകള്‍ക്കും ശേഷവും നമുക്ക് മഹാത്മാഗാന്ധിയുടെ വധത്തെ ചുറ്റിപ്പറ്റിയുള്ള വിശാലമായ അന്വേഷണഫലങ്ങളെക്കുറിച്ചുള്ള കൃത്യമായ അന്തിമവിധി സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്.’ വിചാരണാവേളയില്‍ സവര്‍ക്കെതിരെ മാപ്പുസാക്ഷിയായ ബഡ്‌ഗെ വെളിപ്പെടുത്തിയ ഗൂഢാലോചനാപങ്കാളിത്തത്തിന് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് മുന്‍നിര്‍ത്തിയാണ് കോടതി സവര്‍ക്കറെ വെറുതെ വിട്ടത്. അതോടെ ഇത് തമാശയല്ലെന്നും സത്യാനന്തരലോകത്തിന്റെ ഒരു തൂണ് പണിതുയര്‍ത്തുന്നതാണെന്നും എനിക്ക് ബോധ്യപ്പെട്ടു. പക്ഷെ, അത് വിളിച്ചു പറയുന്നതിനുള്ള ഒരേ ഒരു തടസ്സം സമാരാധ്യനായ താങ്കളുടെ അവതാരികയാണ്. അതിനാല്‍ എന്റെ ബോധ്യങ്ങളെക്കൊണ്ട് അങ്ങയുടെ അവതാരികയോട് സംവാദം നടത്താതെ വയ്യ. അതാണ് ഈ സ്വല്പം നീണ്ട കുറിപ്പ്. എങ്ങനെയാണ് ഗ്രന്ഥകാരന്‍ ഗാന്ധിവധത്തെ സംബന്ധിച്ച സത്യാനന്തര ലോകം, അങ്ങയെ സംബന്ധിച്ച്​ സത്യത്തിന്റെ ‘സാധ്യത ' പണിതുയര്‍ത്തുന്നതെന്ന് നോക്കാം. നാലാം അദ്ധ്യായത്തിലെ ഒരു ഭാഗം ഞാന്‍ അങ്ങയുടെ അറിവിലേക്കായി രേഖപ്പെടുത്തട്ടെ. ഗാന്ധിവധത്തിന്റെ ഒരു വിചാരണാസന്ദര്‍ഭം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. ഗംഗാധര്‍ ദണ്ഡവാതേ എന്ന വ്യക്തിയുടെ വിചാരണ: ‘വിചാരണക്കിടയില്‍ ദണ്ഡവാതേ താനത് നാഥുറാമിന് വിറ്റതായി സമ്മതിച്ചു. അദ്ദേഹം അത് വാങ്ങിയത് ഒരു ജഗദീഷ് പ്രസാദ് ഗോയലില്‍ നിന്നാണ്. പക്ഷെ പ്രോസിക്യൂഷനോ അന്വേഷണ ഏജന്‍സികളോ ഗവണ്മെന്റോ ഗോയല്‍ ഇത് എവിടെ നിന്ന് വാങ്ങിയത് എവിടെ നിന്നാണ് എന്ന് അന്വേഷിക്കാന്‍ ഒരു താത്പര്യവും കാണിച്ചില്ല. ആ സ്രോതസ്സിനെ സംരക്ഷിക്കാന്‍ അവര്‍ ശ്രദ്ധാലുവായിരുന്നോ? ' ഗാന്ധിജിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഗാന്ധിവധത്തിലെ ഉള്ളുകള്ളി രഹസ്യങ്ങളുടെ തൊലിയുരിക്കുന്ന മട്ടില്‍ ഒരു ചോദ്യചിഹ്നത്തിലാണ് ഇത് പറയുമ്പോള്‍ ഗ്രന്ഥകാരന്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഇതിന്റെ പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. ഗാന്ധിവധത്തിനുപയോഗിച്ച ബെറെറ്റാ 9 mm തോക്ക് നാഥുറാം വിനായക് ഗോഡ്‌സേ കരസ്ഥമാക്കിയതിനെപ്പറ്റിയാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. ഗാന്ധിവധത്തിന്റെ നിയമരേഖകള്‍ അങ്ങയെപ്പോലൊരു ന്യായാധിപന് കരതലാമലകം ആയിരിക്കുമല്ലോ ? 1948 ജനുവരി 20 ന്റെ വധശ്രമം പരാജയപ്പെട്ട ശേഷം ഡല്‍ഹിയില്‍ നിന്ന് കാണ്‍പൂര്‍ വഴി ബോംബെയില്‍ തിരിച്ചെത്തിയ നാഥുറാം വിനായക് ഗോഡ്‌സേയും നാരായണ്‍ ദത്താത്രേയ ആപ്‌തേയും പിന്നീട് രണ്ടാം ഉദ്യമത്തിനായി ഡല്‍ഹിയിലേയ്ക്ക് തിരിച്ചു പോകുന്നത് 1948 ജനുവരി 27 നാണ്. ബോംബെയില്‍ നിന്ന് ആ ദിവസം വിമാനമാര്‍ഗ്ഗം കള്ളപ്പേരുകളില്‍ ഡല്‍ഹിയിലെത്തിയ അവര്‍ അവിടെ നിന്ന് തീവണ്ടിമാര്‍ഗം ഗ്വാളിയറില്‍ പോകുകയും അന്ന് രാത്രി ഹിന്ദുമഹാസഭാനേതാവായിരുന്ന ഡോ. ദത്താത്രേയ സദാശിവ് പര്‍ച്ചൂരേയെ സന്ദര്‍ശിക്കുകയും ചെയ്തു. ഇതുവരെ പിടികിട്ടാത്ത ഒരു പുള്ളിയെ വിചാരണ ചെയ്യിച്ചാണ് ‘സംഭ്രമജനക'മായ വസ്തുതകള്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. അതിനെ പിന്‍പറ്റി അങ്ങയെപ്പോലെ ഒരാള്‍ ‘ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കണം' എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ വായനക്കാര്‍ എന്താണ് ചെയ്യുക ? രണ്ടാം സവര്‍ക്കര്‍ എന്ന് കേള്‍വിപ്പെട്ടിരുന്ന ഡോ. പര്‍ച്ചൂരെയാണ് ബെറെറ്റാ 9 mm തോക്ക് ഇവര്‍ക്ക് സംഘടിപ്പിച്ചു കൊടുത്തത്. ഹിന്ദുമഹാസഭാ പ്രവര്‍ത്തകനും പര്‍ച്ചൂരേ നയിച്ചിരുന്ന ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകനും ആയിരുന്ന ഗംഗാധര്‍ ദണ്ഡവാതേ ആണ് തോക്ക് സംഘടിപ്പിച്ചു നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ആദ്യം നല്‍കിയ തോക്ക് പര്‍ച്ചൂരേയുടെ വീട്ടില്‍ വെച്ച് പരീക്ഷിച്ച് നോക്കിയപ്പോള്‍ തൃപ്തികരമല്ലെന്ന് കണ്ട് പുതിയൊരു തോക്കിനായി അവര്‍ ദണ്ഡവാതേയോട് ആവശ്യപ്പെടുകയുണ്ടായി. അതേ തുടര്‍ന്ന് ഗംഗാധര്‍ ദണ്ഡവാതേ ജഗദീഷ് പ്രസാദ് ഗോയല്‍ എന്ന ആളില്‍ നിന്ന്​ വാങ്ങിക്കൊടുത്തതാണ് 9 mm ബെറെറ്റാ തോക്ക്. അതുമായി 1948 ജനുവരി 29 ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഗോഡ്‌സേയും ആപ്‌തെയും വിഷ്ണു രാമചന്ദ്ര കര്‍ക്കരെയുമൊത്ത് റെയില്‍വേ റിട്ടയറിംഗ് റൂമില്‍ രാത്രി താമസിച്ചതിനുശേഷം പിറ്റേന്ന് ബിര്‍ള മന്ദിറിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നടത്തി. അന്ന്, 1948 ജനുവരി 30ന് വൈകീട്ട് 5 മണിയ്ക്ക് ശേഷം അതേ തോക്കുപയോഗിച്ച് ഗോഡ്‌സേ ഗാന്ധിയെ വധിച്ചു. നാഥൂറാം വിനായക് ഗോഡ്സേ നാരായണ്‍ ദത്താത്രേയ ആപ്‌തേ ഈ സംഭവത്തില്‍ ഗംഗാധര്‍ ദണ്ഡവാതേ എന്ന ഹിന്ദുരാഷ്ട്രസേനാ അനുയായി വഹിച്ച പങ്ക് സുവ്യക്തമത്രേ. പക്ഷെ സര്‍, ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ഗാന്ധിവധത്തിന്റെ വിചാരണാവേളയില്‍ ഗംഗാധര്‍ ദണ്ഡവാതേ മേല്‍പ്പറഞ്ഞ മൊഴി കൊടുത്തിട്ടില്ല എന്ന് അങ്ങേക്കറിയാമല്ലോ. ഗാന്ധിവധത്തിന്റെ വിചാരണ നടന്ന റെഡ്‌ഫോര്‍ട്ടിലെ പ്രത്യേക കോടതിയില്‍ ദണ്ഡവാതേ ഒരിക്കല്‍ പോലും ഹാജരായിട്ടില്ല. കാരണം, ഗാന്ധിവധത്തിലെ മൂന്ന് പിടികിട്ടാപ്പുള്ളികളില്‍ ഒരാളാണ് ഈ ഗംഗാധര്‍ ദണ്ഡവാതേ. ഗംഗാധര്‍ ജാദവ്, സൂര്യദേവ് ശര്‍മ്മ എന്നിവര്‍ ആണ് മറ്റ് രണ്ടുപേര്‍. അതായത്, ഇതുവരെ പിടികിട്ടാത്ത ഒരു പുള്ളിയെ വിചാരണ ചെയ്യിച്ചാണ് ‘സംഭ്രമജനക 'മായ വസ്തുതകള്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. അതിനെ പിന്‍പറ്റിക്കൊണ്ട് അങ്ങയെപ്പോലെ ഒരാള്‍ ‘ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്ന സാധ്യതകളോട് തുറന്ന മനസ്സ് സ്വീകരിക്കണം' എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഞങ്ങള്‍ വായനക്കാര്‍ എന്താണ് ചെയ്യുക ? മാത്രമല്ല , തോക്ക് നല്‍കിയ ജഗദീഷ് ഗോയലിനെ ഇരുട്ടത്ത് നിര്‍ത്തിയാണ് ഗ്രന്ഥകാരന്‍ മുന്നേറുന്നത്. ആരായിരുന്നു ജഗദീഷ് ഗോയല്‍ ? ഗാന്ധിവധത്തിന്റെ വിചാരണാ വേളയില്‍ ഇദ്ദേഹത്തിന്റെ നാമം പൊന്തിവന്നില്ലേ? തീര്‍ച്ചയായും ഉണ്ട്. ഡോ. പര്‍ച്ചൂരേയുടെ വധത്തിലുള്ള പങ്ക് വ്യക്തമാക്കിയ സാക്ഷി മധുകര്‍ കാലേ വ്യക്തമായി കോടതിയില്‍ പറഞ്ഞിട്ടുണ്ട്, ജഗദീഷ് ഗോയല്‍ ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകന്‍ ആയിരുന്നുവെന്ന്. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ പ്രായോഗിക മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം ഡല്‍ഹിയിലെ ഹിന്ദുമഹാസഭാ കാര്യാലയം ആയിരുന്നു എന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. അതായത്, ഗാന്ധിവധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വിവിധ കോടതികളും കമീഷന്‍ റിപ്പോര്‍ട്ടുകളും നമുക്ക് പറഞ്ഞു തന്ന കാര്യങ്ങളുടെ കേന്ദ്രം തീവ്രഹിന്ദു പ്രത്യയശാസ്ത്രത്തില്‍ നിന്ന് മാറ്റി മൗണ്ട് ബാറ്റനിലും നെഹ്‌റുവിലും പ്രക്ഷേപിക്കാന്‍ ഗ്രന്ഥകാരന്‍ കൊണ്ടുവരുന്ന നിഗൂഢവ്യക്തിയായ ജഗദീഷ് ഗോയല്‍ , ഗ്വാളിയറിലെ ഡോ. പര്‍ച്ചൂരേ നയിച്ചിരുന്ന ഹിന്ദു തീവ്ര സംഘടനയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു. ഗ്രന്ഥകാരന്‍ ആരോപിക്കുന്ന വ്യക്തികളുമായല്ല , മറിച്ച് തീവ്ര ഹിന്ദുസംഘടനകളുമായാണ് അയാള്‍ക്ക് ബന്ധം. തീര്‍ന്നില്ലേ സാര്‍, അങ്ങ് പറയുന്ന ‘സാധ്യത.’ ഇത് ഈ ഗ്രന്ഥത്തിലെ ഒറ്റപ്പെട്ട സംഭവം അല്ലാതിരിക്കുന്നതെങ്ങനെ എന്നുകൂടി നമുക്ക് പരിശോധിക്കാം. ഗാന്ധിവധത്തിന്റെ ‘നിഗൂഢത തകര്‍ക്കാന്‍ ' ഗ്രന്ഥകാരന്‍ കൊണ്ടുവരുന്ന മറ്റൊരു ആരോപണം പൂനെക്കാരനായ, വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സേയ്ക്ക് ഡല്‍ഹി അപരിചിതമായ നഗരമായിരുന്നുവെന്നാണ്. എങ്കില്‍ അവിടെ അയാള്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ആരാണ് ? ഗ്രന്ഥകാരന്റെ എല്ലാ ചോദ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ് എന്ന് പറയേണ്ടതില്ലല്ലോ? എന്നാല്‍ ഗ്രന്ഥകാരന്‍ മറന്നു പോകുന്ന ഒരു കാര്യം, ഇതെല്ലാം ഗാന്ധിവധത്തെ സംബന്ധിച്ച നിരവധി രേഖകളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നതാണ്. ഉദാഹരണത്തിന് തന്റെ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി ഗാന്ധിവധത്തെ സംബന്ധിച്ച കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ഗ്രന്ഥകാരന്‍ നിരവധി തവണ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് മനസ്സിരുത്തി വായിച്ചതായി തെളിവുകളൊന്നും ഇല്ല. നാഥുറാം ഗോഡ്‌സേ ഒറ്റയ്ക്കല്ല ഡല്‍ഹിയിലേയ്ക്ക് വന്നതും താമസിച്ചതും എന്ന കാര്യം അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തിന് ഡല്‍ഹി അപരിചിതമായിരുന്നോ? കപൂര്‍ കമീഷന്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തുത, ഗാന്ധി വധത്തിന് മാസങ്ങള്‍ക്ക് മുമ്പ് 1947 ആഗസ്റ്റ് 8 ന് നാഥുറാം ഗോഡ്‌സേയും നാരായണ്‍ ആപ് തേയും വിനായക് ദാമോദര്‍ സവര്‍ക്കറും ഒന്നിച്ച് ബോംബെയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് നടത്തിയ വിമാനയാത്ര ആണ്. DN - 438 വിമാനത്തിലാണ് അവര്‍ ഡല്‍ഹിക്ക് പറന്നത്. ഓള്‍ ഇന്ത്യാ ഹിന്ദുമഹാസഭയുടെ വര്‍ക്കിങ്ങ് കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുക്കാനായിരുന്നു അത്. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ പ്രായോഗിക മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം ഡല്‍ഹിയിലെ ഹിന്ദുമഹാസഭാ കാര്യാലയം ആയിരുന്നു എന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. മാത്രമല്ല , 1948 ജനുവരി 20 ന് നടത്തിയ വധശ്രമത്തിന്റെ മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട തോക്കിന്റെ ശേഷി നാഥുറാം ഉള്‍പ്പെട്ട സംഘം പരിശോധിച്ചത് ഹിന്ദു മഹാസഭയുടെ പിന്നിലെ കുറ്റിക്കാട്ടില്‍ വെച്ചായിരുന്നു. അതായത് നാഥുറാം ഗോഡ്‌സേയ്ക്ക് ഡല്‍ഹിയുടെ ‘ഹിന്ദു തീവ്രവാദ പരിസരം ' അത്രമേല്‍ പരിചയമായിരുന്നു എന്നുകരുതാന്‍ ധാരാളം ന്യായങ്ങള്‍ ഉണ്ട്. ഡല്‍ഹിയിലെ ഹിന്ദുമഹാസഭാനേതാവ് അശുതോഷ് ലാഹിരി അത്രമേല്‍ പരിചിതനായിരുന്നു താനും . അതിനെല്ലാമുപരി, സവര്‍ക്കറുടെ സഹചാരി എന്ന നിലയില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ആളാണ് ഗോഡ്‌സേ. പൂനെയില്‍ അഗ്രണി എന്ന പത്രത്തിന്റെ പത്രാധിപരായി കുറ്റിയടിക്കുന്നതിനുമുമ്പ് സവര്‍ക്കറുടെ കൂടെ സ്ഥിരം സഞ്ചരിച്ചിരുന്ന ആളാണ് ഗോഡ്‌സേ . അതിനാല്‍ ഗ്രന്ഥകാരന്റെ ‘വാദ ദൗര്‍ബ്ബല്യങ്ങളെ ' എളുപ്പം തിരിച്ചറിയാന്‍ കേസ് പഠിച്ചിട്ടുള്ള ആള്‍ എന്ന നിലയ്ക്ക് അങ്ങേക്ക് കഴിയുമായിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ച്​ ഗ്രന്ഥകാരന്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ‘സ്‌ഫോടനാത്മക ' വിവരങ്ങള്‍ക്ക് തീ കൊളുത്താന്‍ നിയോഗിക്കപ്പെട്ട ഒരാളെന്ന പോലെ സ്വയം വിനിയോഗിക്കുന്ന കാഴ്ചയാണ് അവതാരിക തരുന്നത്. അത് ഒരു പൗരന്‍ എന്ന നിലയില്‍ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. ഗാന്ധിവധത്തിലെ കൊലയാളിയായ ഗോഡ്‌സേ സവര്‍ക്കറുടെ ഉറ്റ അനുയായിയും ഹിന്ദുമഹാസഭയ്ക്ക് പുറമേ സവര്‍ക്കര്‍ സ്ഥാപിച്ച ഹിന്ദുരാഷ്ട്ര ദള്‍ എന്ന അതീവരഹസ്യസംഘടനയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഗോഡ്‌സേയെ ഹിന്ദു തീവ്രവാദപരിസരത്തുനിന്ന്​ പിടിച്ചു മാറ്റി നെഹ്‌റുവിന്റേയും മൗണ്ട് ബാറ്റന്റേയും തൊഴുത്തില്‍ കൊണ്ടുകെട്ടാനുള്ള ശ്രമത്തില്‍ ഗ്രന്ഥകാരന്‍ വിമാനയാത്രകളെക്കുറിച്ച് പറയുന്നു. ആരാണ് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് എന്ന ചോദ്യത്തിന്റെ പൊടിപടലം ഉയര്‍ത്തുന്നു. അദ്ദേഹം കരുതും പോലെ ‘അജ്ഞാതരുടെ സ്‌പോണ്‍സര്‍ഷിപ്പി'ല്‍ അല്ല അത് നടന്നത്. 1948 ലെ രണ്ട് വധശ്രമങ്ങളിലും ഗോഡ്‌സേയും ആപ്‌തേയും ഡല്‍ഹിയിലെത്തിയത് കള്ളപ്പേരുകളില്‍ വിമാന സഞ്ചാരം നടത്തിയാണ്. കൊണാട്ട്‌പ്ലേസിലെ മറീന ഹോട്ടലിലാണ് അവര്‍ ആദ്യ വധശ്രമസമയത്ത് താമസിച്ചിരുന്നത്. ആ സംഘത്തിലെ മറ്റുള്ളവര്‍ ഹിന്ദുമഹാസഭയുടെ ഡല്‍ഹി ഓഫീസിലും. ഗോഡ്‌സേ വിജയിച്ച രണ്ടാം വധശ്രമക്കാലത്താകട്ടെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ റിട്ടയറിംഗ് റൂമിലാണ് ഗോഡ്‌സേയും ആപ്‌തേയും താമസിച്ചത്. വിമാനയാത്ര ഗോഡ്‌സേയ്ക്കും ആപ്‌തേയ്ക്കും പുത്തരിയല്ലായിരുന്നുവെന്ന് സവര്‍ക്കര്‍ക്കൊപ്പം അവര്‍ നടത്തിയ 1947 ലെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍, മേലെ ഈ ലേഖകന്‍ രേഖപ്പെടുത്തിയത് തെളിയിക്കുന്നുണ്ടല്ലോ. അതോടൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം. ഗോഡ്‌സേ പത്രാധിപരായും ആപ് തേ പ്രസാധകനായും ഇറക്കിയിരുന്ന അഗ്രണി തുടങ്ങാന്‍ സാമ്പത്തിക സഹായം ചെയ്തതാരാണ്? സാക്ഷാല്‍ വി.ഡി.സവര്‍ക്കര്‍ അല്ലാതെ മറ്റാരുമല്ല. അക്കാലത്തെ വലിയൊരു തുക , ഏതാണ്ട് 15,000 രൂപയാണ് സവര്‍ക്കര്‍ അവര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ആ പത്രത്തിന്റെ ഹിന്ദുത്വതീവ്രവാദ സ്വഭാവം അതിര് കടന്നപ്പോള്‍ ബി.ജി.ഖേറിന്റെ നേതൃത്വത്തിലുള്ള ബോംബെ ഗവണ്മെൻറ്​ അത് നിരോധിച്ചു. പിറ്റേന്നുതന്നെ ഹിന്ദുരാഷ്ട്ര എന്ന പുതിയ പേരില്‍ പുതിയ പത്രം തുടങ്ങാന്‍ അവരെ പ്രാപ്തരാക്കിയതും ഹിന്ദുത്വ തീവ്രവാദാനുഭാവികളുടേയും സവര്‍ക്കറുടേയും പിന്തുണ തന്നെ. ഈ കൊലയാളികള്‍ നടത്തിയിരുന്ന അഗ്രണിയുടെ / ഹിന്ദുരാഷ്ട്രയുടെ ആദ്യ പേജില്‍ പ്രിന്റുചെയ്ത ലോഗോ ആരുടെ ചിത്രമായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ? അങ്ങ് അവതാരികയില്‍ പുകഴ്​ത്തിയ അതേ സവര്‍ക്കരുടെ. ഗാന്ധിവധത്തിന്റെ വിചാരണാ വേളയില്‍ പൊലീസ് അപ്രൂവര്‍ ആയി മാറിയ ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേ ഗോഡ്‌സേ സംഘത്തിന്റെ സാമ്പത്തിക സമാഹരണം വ്യക്തമാക്കിയിട്ടുണ്ടുതാനും. ബോംബെ ഡൈയിങ്ങ് ഹൗസിന്റെ പ്രൊപ്രൈറ്റര്‍ ആയിരുന്ന സേത്ത് ചന്ദ്രദാസ് മേഘ് മധുര്‍ദാസ്, അഫ്‌സുല്‍ പുകാര്‍, വൈഷ്ണവ വിഭാഗത്തിന്റെ ആരാധ്യപുരുഷനായിരുന്ന ദീക്ഷിത് മഹാരാജ് , സഹോദരന്‍ ദാദാ മഹാരാജ് തുടങ്ങിയ ഹിന്ദുമഹാസഭാ അനുഭാവികളാണ് പണം നല്‍കിയത്. സര്‍വര്‍ക്കറുടെ ചിത്രം ലോഗോ ആയി പ്രിന്‍റ് ചെയ്ത ഹിന്ദുരാഷ്ട്ര പത്രം ഗാന്ധിവധത്തിന്റെ പ്രതിസ്ഥാനത്തു നിന്ന് ആര്‍.എസ്.എസ് വിമുക്തമായതിനെ സംബന്ധിച്ച് അങ്ങ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും ആ സംഘടനയുടെ (ആര്‍.എസ്.എസിന്റെ ) പങ്കില്ലായ്മയെക്കുറിച്ച് പിന്നീട് തിരിച്ചറിഞ്ഞു എന്ന കാര്യം ആരും മറക്കരുത്. പക്ഷെ, രാഷ്ട്രീയകാരണങ്ങളാല്‍ ഗാന്ധിവധത്തില്‍ നിന്ന് ആര്‍. എസ്. എസിനെ വിമുക്തമാക്കാന്‍ ജനങ്ങളെ അനുവദിക്കാത്ത വണ്ണം ഒരു നിയന്ത്രിത ശബ്ദത്തിലാണെങ്കില്‍ പോലും ചൂടുള്ള ഒരു പ്രചാരണം ചുറ്റിയടിക്കുന്നുണ്ട് . ഈ വിഷയത്തെപ്പറ്റിയുള്ള ഒരുപാട് വസ്തുതകള്‍ വായിച്ച ശേഷം, ആര്‍. എസ്. എസ് എന്ന സംഘടനയ്ക്ക് മഹാത്മാഗാന്ധി വധത്തില്‍ ഒന്നും ചെയ്യാനില്ല എന്ന കാഴ്ചപ്പാടാണ് ഞാനും കൈക്കൊള്ളുന്നത്.’ ഈ അവസരത്തില്‍ ഗാന്ധിവധത്തിന്റെ നാള്‍വഴികളിലേയ്ക്ക് ഒന്ന് പോയി വരുന്നത് ഉചിതമായിരിക്കും. അങ്ങേയ്ക്കും, ഇന്ത്യയിലെ തൽപര ജനതയ്ക്കും അറിവുള്ള പോലെ 1948 ജനുവരി മാസത്തില്‍ ഗാന്ധിയെ വധിക്കാന്‍ രണ്ട് ശ്രമങ്ങള്‍ നടക്കുകയുണ്ടായി. 1948 ജനുവരി 20 ന് ദല്‍ഹിയിലെ ബിര്‍ളാ ഹൗസില്‍ ഗാന്ധിയുടെ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ഗണ്‍ കോട്ടണ്‍ സ്ലാബ് സ്‌ഫോടനം ഉണ്ടായി. അതേ തുടര്‍ന്ന് മദന്‍ലാല്‍ കശ്മീരിലാല്‍ പഹ് വ എന്ന അഭയാര്‍ത്ഥി പൊലീസ് പിടിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പഹ് വ ഒരു ഗൂഢാലോചനയുടെ കണ്ണി മാത്രമാണ് താനെന്ന് വെളിപ്പെടുത്തുകയുണ്ടായി. വിഷ്ണു രാമചന്ദ്ര കര്‍ക്കരെയും പൂനെയിലെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ പത്രാധിപരും ( നാഥുറാം വിനായക് ഗോഡ്‌സേ ) ഇതിന് പിന്നിലുണ്ടെന്നും പഹ് വ സമ്മതിച്ചു. മാത്രമല്ല , ‘അവര്‍ വീണ്ടും വരും ' (ഫിര്‍ ആയേഗാ ) എന്ന മുന്നറിയിപ്പും നല്‍കി. ഈ കൊലയാളികള്‍ നടത്തിയിരുന്ന അഗ്രണിയുടെ / ഹിന്ദുരാഷ്ട്രയുടെ ആദ്യ പേജില്‍ പ്രിന്റുചെയ്ത ലോഗോ ആരുടെ ചിത്രമായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ? അങ്ങ് അവതാരികയില്‍ പുകഴ്​ത്തിയ അതേ സവര്‍ക്കരുടെ. എന്നാല്‍, ഈ സൂചനകളുടെ പിന്നാലെ ത്വരിതഗതിയില്‍ ചലിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. 1948 ജനുവരി 30 ന് നടന്ന രണ്ടാം വധശ്രമം വിജയത്തിലെത്തി. നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിയെ വധിച്ചു. അവിടെ വെച്ചു തന്നെ ഗോഡ് സേ പിടിയിലായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേ, ശങ്കര്‍ കിസ്തയ്യ, നാരായണ്‍ ദത്താത്രേയ ആപ്‌തേ ,വിഷ്ണു രാമചന്ദ്ര കര്‍ക്കരെ , ഗോപാല്‍ ഗോഡ്‌സേ എന്നിവരും പിടിയിലായി .റെഡ് ഫോര്‍ട്ടില്‍ ,പ്രത്യേക കോടതിയില്‍ പ്രതികളുടെ വിചാരണ ആരംഭിച്ചു. പ്രധാനമായും രണ്ട് കോടതി വിധികളും ഒരു കമീഷന്‍ റിപ്പോര്‍ട്ടുമാണ് ഗാന്ധി വധത്തിന്റെ കാര്യത്തിലുണ്ടായത്. 1. പ്രത്യേക കോടതിയുടെ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ആത്മചരണിന്റെ 1949 ഫെബ്രുവരി 10 ലെ വിധി. 2. അപ്പീല്‍ കോടതിയിലെ (കിഴക്കന്‍ പഞ്ചാബ് ഹൈക്കോടതി) ജസ്റ്റീസ് അച്ചുറാം, ജസ്റ്റീസ് ഭണ്ഡാരി , ജസ്റ്റീസ് ഖോസ് ലേ എന്നിവരുടെ 1949 ജൂണ്‍ 23 ലെവിധികള്‍. 3 . ഗാന്ധി വധ ഗൂഢാലോചന അന്വേഷിക്കാൻ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട്. നാഥുറാം വിനായക് ഗോഡ്‌സേ, നാരായണ്‍ ദത്താത്രേയ ആപ്തേ എന്നീ പ്രതികള്‍ക്ക് വധശിക്ഷയും വിഷ്ണു രാമചന്ദ്ര കര്‍ക്കരേ , ഗോപാല്‍ വിനായക് ഗോഡ്‌സേ, മദന്‍ലാല്‍ കശ്മീരിലാല്‍ പഹ് വ, ശങ്കര്‍ കിസ്തയ്യ, ഡോ. ദത്താത്രേയ സദാശിവ് പര്‍ച്ചൂരേ എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ്​ ജസ്റ്റീസ് ആത്മചരണ്‍ വിധിച്ചത്​. ഉപോദ്ബലക (corroborative ) തെളിവുകളുടെ അഭാവത്തില്‍ പ്രതികളില്‍ ഒരാളായ വിനായക് ദാമോദര്‍ സവര്‍ക്കറെ കോടതി വെറുതെ വിട്ടു. വിചാരണാവേളയില്‍ പൊലീസ് ഭാഗം ചേര്‍ന്ന പ്രതി ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗെയെയും കോടതി മോചിപ്പിച്ചു. ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ ഇതേതുടര്‍ന്ന് നാഥുറാം വിനായക് ഗോഡ്‌സേ കിഴക്കന്‍ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. പ്രത്യേക ജഡ്ജിക്ക് രണ്ട് കാര്യങ്ങളില്‍ തെറ്റുപറ്റി എന്ന് പറഞ്ഞാണ് അപ്പീല്‍ പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഒന്നാമത്തേത് , ഗാന്ധിവധത്തിനുപിന്നില്‍ ഒരു ഗൂഢാലോചനയുണ്ടായിരുന്നു എന്നതില്‍. രണ്ട് ,1948 ജനുവരി 20ലേയും 30ലേയും സംഭവങ്ങളെ ആ ഗൂഢാലോചനയുടെ അവിഭാജ്യഘടകങ്ങളായി കണ്ടതില്‍. പൊലീസ് ഭാഗം ചേര്‍ന്ന പ്രതി ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേയുടെ ‘കഥ 'യ്ക്ക് നിയമം അനുശാസിക്കുന്ന ഉപോദ്ബലക തെളിവുകളുടെ അടിസ്ഥാനമില്ല എന്നാണ് ഗോഡ്‌സേ വാദിച്ചത്. ഗാന്ധിയുടെ കൊല താന്‍ മാത്രമെടുത്ത തീരുമാനമാണെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ല എന്നും നാഥുറാം വിനായക് ഗോഡ്‌സേ അപ്പീലില്‍ ബോധിപ്പിച്ചു. ഇതോടൊപ്പം മറ്റ് ആറു പ്രതികളും അപ്പീല്‍ സമര്‍പ്പിച്ചു. കിഴക്കന്‍ പഞ്ചാബ് ഹൈക്കോടതിയുടെ വിധി നാഥുറാം വിനായക് ഗോഡ്‌സേയുടെ അപ്പീല്‍ തള്ളി. എങ്കിലും ഡോ. പര്‍ച്ചൂരെയേയും ശങ്കര്‍ കിസ്തയ്യയേയും അപ്പീല്‍ കോടതി വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷകള്‍ അപ്പീല്‍ കോടതി ശരിവെച്ചു. തുടര്‍ന്ന് 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ നാഥുറാം വിനായക് ഗോഡ്‌സേയുടേയും നാരായണ്‍ ദത്താത്രേയ ആപ്‌തേയുടേയും വധശിക്ഷ നടപ്പാക്കി, മറ്റുള്ളവരുടെ ജീവപര്യന്തത്തടവും. ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ഏറ്റും വലിയ ചാലകശക്തിയായി പ്രവര്‍ത്തിച്ച ജെ.പി.യും ആര്‍. എസ്. എസിനും ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ക്കും എതിരായ കടുത്ത നിലപാടാണ് കമീഷന്‍ മുമ്പാകെ എടുത്തത്. എന്നാല്‍ ഗാന്ധിവധത്തിന്റെ കഥ അവിടെ തീര്‍ന്നില്ല . 1964 ഒക്ടോബര്‍ 12 ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗോപാല്‍ വിനായക് ഗോഡ്‌സേ, വിഷ്ണു രാമചന്ദ്ര കര്‍ക്കരേ, മദന്‍ലാല്‍ കശ്മീരിലാല്‍ പഹ് വ എന്നിവര്‍ ജയില്‍ വിമോചിതരായി. ആ സമയത്ത് ‘പരേതനായ ദേശഭക്തന്‍ ' നാഥുറാം ഗോഡ്‌സേയുടെ സഹോദരനായ ഗോപാല്‍ റാവു ഗോഡ്‌സേയുടേയും വിഷ്ണുപന്ത് കര്‍ക്കരേയുടേയും മദന്‍ലാല്‍ പഹ് വയുടേയും ജയില്‍ മോചനം ആഘോഷിക്കുന്നതിന്​ 1964 നവംബര്‍ 12ന് വൈകീട്ട് 5.30 മുതല്‍ 7.30 വരെ പൂനെയിലെ ശനിവാര്‍ പേട്ടിലെ ഉദ്യാന്‍ കാര്യാലയത്തില്‍ സത്യവിനായക പൂജ നടത്തുന്നതിനും അവരെ ആദരിക്കുന്നതിനും എം.ജി.ഖായ്‌സാസ് എന്ന ഒരാളുടെ പേരില്‍ ക്ഷണപത്രിക പുറപ്പെടുവിച്ചു. 125 മുതല്‍ 200 വരെ ആളുകള്‍ ഗാന്ധിയുടെ കൊലപാതകത്തിലെ പ്രതികളെ ആദരിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ അദ്ധ്യക്ഷത വഹിച്ചത് ലോകമാന്യതിലകിന്റെ പേരമകനും ഹിന്ദുമഹാസഭാ നേതാവും തരുണ്‍ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്ന ജി.വി.കേത്ക്കര്‍ ആയിരുന്നു. തന്റെ പ്രസംഗത്തില്‍ ഗാന്ധി വധിക്കപ്പെടുന്നതിന് മൂന്നു മാസങ്ങള്‍ക്ക് മുമ്പുതന്നെ ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെപ്പറ്റി നാഥുറാം വിനായക് ഗോഡ്‌സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പരാമര്‍ശിക്കുകയുണ്ടായി. മാത്രമല്ല , 1948 ജനുവരി 20 ന് മദന്‍ലാല്‍ പഹ് വ നടത്തിയ ഗാന്ധിവധശ്രമം പരാജയപ്പെട്ട ശേഷം പൂനെയില്‍ തിരിച്ചെത്തിയ ദിഗംബര്‍ ബഡ്‌ഗെ തന്നോട് ‘ഭാവി പരിപാടികളെ ' ക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായെന്നും കേത്ക്കര്‍ അവകാശപ്പെട്ടു. അതിനെപ്പറ്റി അധികം സംസാരിക്കരുതെന്ന് ഗോപാല്‍ ഗോഡ്‌സേ കേത്ക്കറെ തടയാന്‍ ശ്രമിച്ചെങ്കിലും ‘അതിന്റെ പേരില്‍ അവര്‍ തന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോകുന്നില്ല ' എന്ന് പ്രതികരിച്ച് കേത്ക്കര്‍ പ്രസംഗം തുടര്‍ന്നു. ഗാന്ധി വധത്തിന്റെ വിചാരണ വേളയില്‍ നാഥൂറാം ഗോഡ്‌സേയും നാരായണ്‍ ആപ്‌തേയും കോടതിയില്‍. പിറകിലെ നിരയില്‍ തൊപ്പി ധരിച്ച് വി.ഡി. സവര്‍ക്കറെയും കാണാം. / Photo: GOI Archive കേത്ക്കറുടെ പ്രസംഗം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി. പൂനെ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ്​ കമ്മറ്റി പ്രസിഡണ്ട് ആയിരുന്ന ബി.എന്‍. സനസ് കേത്ക്കറുടെ പ്രസ്താവനയിലേയ്ക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുകയും മഹാത്മാഗാന്ധി വധക്കേസില്‍ പ്രതികളായവരെ ആദരിക്കാന്‍ മുതിര്‍ന്ന പൂനെയിലെ വ്യക്തികള്‍ക്കുമേല്‍ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്​പ്രസ്​ പത്രത്തില്‍ 1964 നവംബര്‍ 17 ന് ഒരു ലേഖനം പ്രത്യക്ഷപ്പെടുകയുണ്ടായി. മഹാത്മാഗാന്ധി വധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളുടെ ദുരൂഹതയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് കേത്ക്കറുടെ വെളിപ്പെടുത്തല്‍ എന്ന് ആ ലേഖനം ഊന്നിപ്പറഞ്ഞു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ ഗോഡ്‌സേ കേത്ക്കറോട് വെളിപ്പെടുത്തിയത് തന്റെ ‘പദ്ധതി ' യല്ല, ‘ഉദ്ദേശ്യ’മാണ്. അത് രണ്ടും തമ്മിലുള്ള സൂക്ഷ്മവ്യത്യാസം ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഗാന്ധിയുടെ വധം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന്​ കേത്ക്കറെ തടയുന്നില്ല. ലേഖനം ഇങ്ങനെ തുടര്‍ന്നു : ‘‘‘കഥ' അവിടെ അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്ചയില്‍ (1964 നവംബര്‍ 12 ) ഗോഡ്‌സേയുടെ ‘രക്തസാക്ഷിത്വം' ആഘോഷിച്ചവരില്‍ നിന്ന്​ അത് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിവധത്തിന്റെ സൂത്രധാരന്റെ കൂട്ടാളികള്‍ക്ക് നല്‍കിയ ഈ ‘സ്വീകരണം ' എന്നത് ഈ രാജ്യത്തെ ചിലയാളുകളില്‍ ഈ നീചപ്രേരണ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ വൃത്തികെട്ട ഓര്‍മപ്പെടുത്തലാണ്. കൊലയാളിയെ മാത്രമല്ല , നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അയാളെ സഹായിച്ചവരെയും ദേശീയ നായകരായി കണക്കാക്കുന്ന നീചപ്രവൃത്തിയിലൂടെ നമ്മളും അതേ നിലവാരത്തിലേയ്ക്ക് താഴുകയല്ലേ ചെയ്യുന്നത്? പൂനെയിലെ സ്വീകരണം വിവരിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള നാണം കെട്ട പ്രവൃത്തിയാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഇല്ല.’’ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ നിന്ന്​ ആര്‍. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായിരുന്നു കപൂർ കമീഷന്​. എന്നാൽ, രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയുണ്ടാക്കണമെങ്കില്‍ റിപ്പോര്‍ട്ടിലെ ആര്‍. എസ്. എസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരം ചര്‍ച്ചകളെ തുടര്‍ന്ന് 1964 നവംബര്‍ 24 ന് പൂനെ ജില്ലാ മജിസ്‌ട്രേറ്റ് കേത്ക്കറെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഒരു ഉത്തരവിനെപ്പറ്റി മുന്‍കൂര്‍ ധാരണ ലഭിച്ചതിനാലാകാം, നവംബര്‍ 23നുതന്നെ കേത്ക്കര്‍ പൂനെ വിട്ട് മദ്രാസിലേയ്ക്ക് പോയി. നവംബര്‍ 25 ന് മദ്രാസ് പൊലീസ് കമീഷണര്‍ക്കുമുമ്പാകെ കേത്ക്കര്‍ കീഴടങ്ങി. പാര്‍ലിമെന്റില്‍ ഭൂപേഷ് ഗുപ്ത അടക്കമുള്ള എം.പി മാര്‍ കേത്ക്കര്‍ സംഭവത്തെ ചൊല്ലി കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ ഗവണ്മെൻറ്​ ഗോപാല്‍ സ്വരൂപ് പാഥക് എം. പിയെ അന്വേഷണ കമീഷനായി നിയോഗിച്ചു. അദ്ദേഹം.കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്ന് ജസ്റ്റീസ് ജീവന്‍ലാല്‍ കപൂറിനെ അന്വേഷണ കമീഷന്‍ ആയി നിയമിച്ചു. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസിനുള്ള പങ്കിനെപ്പറ്റി കപൂര്‍ കമ്മീഷന്‍ അന്വേഷിച്ചു. കമീഷന്‍ എത്തിയ നിഗമനം താഴെ കൊടുക്കുന്നു: ‘ഈ എല്ലാക്കാര്യങ്ങളും നിലനില്‍ക്കെത്തന്നെ, പ്രത്യയശാസ്ത്രപരമായി അതൊരു കോണ്‍ഗ്രസ്​ വിരുദ്ധ പ്രസ്ഥാനം ആയിരുന്നു. അത് ഒരിക്കലും അഹിംസയുടെ തത്വശാസ്ത്രത്തിലോ അഹിംസയുടെ പ്രയോഗത്തിലോ വിശ്വസിച്ചിരുന്നില്ല. അത് ഗാന്ധിസത്തിനെതിരെ ഒരു നിലപാട് എടുത്തിരുന്നു. പക്ഷെ അതിന്റെ ഗാന്ധിവിരുദ്ധത മഹാത്മാഗാന്ധിയെ വ്യക്തിപരമായി ദ്രോഹിക്കുന്നത്രയും പോയതായി കാണുന്നില്ല.’ ഒരര്‍ത്ഥത്തില്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റത്തില്‍ നിന്ന്​ ആര്‍. എസ്. എസിനെ കഷ്ടിച്ചു രക്ഷപ്പെടുത്തുന്ന നിഗമനമായി ഇതിനെ കാണാം. നിയമദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാമെങ്കില്‍ കൂടിയും രാഷ്ട്രീയദൃഷ്ട്യാ അങ്ങനെ വീക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയുണ്ടാക്കണമെങ്കില്‍ നാം കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ആര്‍. എസ്. എസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങളും ആര്‍. എസ്. എസിനെ കുറിച്ച് കമീഷന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളും പരിശോധിക്കേണ്ടിയിരിക്കുന്നു. കോട്ടയത്ത് നടന്ന ആര്‍. എസ്. എസ് ഇന്‍സ്ട്രക്റ്റര്‍മാരുടെ ട്രെയിനിങ്ങ് ക്യാമ്പിനെ അഭിസംബോധന ചെയ്​ത്​ അങ്ങ് പറഞ്ഞതായി 2018 ജനുവരി 4 ലെ ഇന്ത്യന്‍ എക്​സ്​പ്രസ്​ പത്രത്തില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത് ചെയ്യുന്നത്. അങ്ങ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്ത നിരവധി കാര്യങ്ങളില്‍ ഒന്ന് ഇതാണ്: ‘‘എന്തുകൊണ്ടാണ് ഇന്ത്യയില്‍ ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതെന്ന് ആരാഞ്ഞാല്‍, ഞാന്‍ പറയുക ഇന്ത്യയില്‍ ഒരു ഭരണഘടനയുണ്ട് , ജനാധിപത്യം ഉണ്ട് , സായുധസേന ഉണ്ട് , നാലാമതായി ആര്‍. എസ്. എസ് ഉണ്ട് എന്നാണ്.’’ കപൂര്‍ കമീഷന്‍, ഗാന്ധിവധത്തിലെ ഗൂഢാലോചനകളെ കുറിച്ച് വിശദമായി അന്വേഷിച്ചു. പത്തൊമ്പതാം സാക്ഷിയായി കമീഷന്‍ വിസ്തരിച്ചത് ഗാന്ധിവധത്തിന്റെ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍. എന്‍ . ബാനര്‍ജിയെ ആണ്. അദ്ദേഹം ആര്‍. എസ്.എസിനെപ്പറ്റി ഇങ്ങനെ മൊഴി നല്‍കി: ‘(മദന്‍ലാല്‍ പഹ് വയുടെ ) ബോംബേറിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം ആര്‍. എസ്. എസിനില്ല. എന്റെ അഭിപ്രായത്തില്‍ ഗൂഢാലോചനക്കാര്‍ ആര്‍. എസ്. എസ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ ആയിരുന്നില്ല. അതേസമയം, ആ സംഘടനയുടെ ചില പ്രവര്‍ത്തനങ്ങള്‍ സാമൂഹികവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമായതിനാല്‍ (1948) ജനുവരി 30നുശേഷം ആ സംഘടനയ്‌ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ ഗവണ്മെന്റിന് കുറ്റബോധം തോന്നുകയുണ്ടായി .’ ആര്‍. എസ്. എസിനെ നിരോധിക്കാനുള്ള നടപടികള്‍ ഗവണ്മെൻറ്​ സ്വീകരിക്കുന്ന സമയത്തുതന്നെ ആ വിവരം ചോരുകയും പിറ്റേന്ന് പത്രങ്ങളില്‍ ആ വാര്‍ത്ത വരികയും ആര്‍. എസ്. എസിന്റെ ഉന്നതര്‍ ഒളിവില്‍ പോകുകയും ചെയ്‌തെന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. ബോംബെ പ്രവിശ്യയിലെ ആര്‍. എസ്. എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സാക്ഷിമൊഴികളെ കമീഷന്‍ ക്രോഡീകരിച്ചതില്‍ നിന്ന്​ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു: 19 .42: ആര്‍. എസ്. എസിന്റേയും ഹിന്ദുമഹാസഭയുടേയും പ്രവര്‍ത്തനങ്ങള്‍ 1947 ല്‍ ബോംബെ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുകയും അന്നത്തെ ബോംബെ പ്രധാനമന്ത്രി (Premier ) ഈ സംഘടനകളെ സംബന്ധിച്ച് മൂന്ന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ഉണ്ടായി. 1. ആര്‍. എസ്. എസിന്റെ മുഴുവന്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പട്ടിക ശേഖരിച്ച് പോലീസ് ഗവണ്മെന്റിന് സമര്‍പ്പിക്കേണ്ടതാണ് 2. ഹിന്ദുമഹാസഭയെ സംബന്ധിച്ചും അത്തരമൊരു പട്ടിക പൊലീസ് ഗവണ്മെന്റിന് സമര്‍പ്പിക്കേണ്ടതാണ് 3. ഈ രണ്ടു സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കേണ്ടതാണ്. അന്നത്തെ ബോംബെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായ് പത്തു ദിവസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡി. ഐ. ജി / സി. ഐ. ഡി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശേഖരിക്കുന്ന വിവരങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയും സമഗ്രവും ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 19.45 : അതനുസരിച്ച് ഡി. ഐ. ജി / സി. ഐ. ഡി പ്രത്യേകം പട്ടിക ആര്‍. എസ്. എസിനെ സംബന്ധിച്ച് തയ്യാറാക്കിയതായി കാണുന്നില്ല. മാത്രമല്ല , ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തികള്‍ ആര്‍. എസ്. എസ് അംഗങ്ങള്‍ ആണെന്നും പറയുന്നില്ല. പക്ഷെ , ധാരാളം ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ കൂടിയായിരുന്നു എന്നതിന് തെളിവുണ്ട്. ഈ പട്ടിക കടുത്ത സവര്‍ക്കറിസ്റ്റായ നാഥുറാം ഗോഡ്‌സേയുടേയും അത്ര തന്നെ അപകടകാരിയായ എന്‍. ഡി. ആപ്‌തേ (നാരായണ്‍ ദത്താത്രേയ ആപ്‌തേ ) യുടേയും അത്ര തന്നെ അപകടകാരിയും ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ വ്യാപാരം ചെയ്യുന്ന ഡി. ആര്‍. ബഡ്‌ഗേ (ദിഗംബര്‍ രാമചന്ദ്ര ബഡ്‌ഗേ) യുടേയും പേരുകള്‍ ഉള്‍ക്കൊള്ളുന്നു. 19.47: പൂനെയിലെ പ്രാദേശിക സി. ഐ. ഡി സമാഹരിച്ച മറ്റൊരു പട്ടികയിലും ഒരു സവര്‍ക്കറൈറ്റ് ആയ നാഥുറാം ഗോഡ്‌സേയുടേയും മറ്റൊരു സവര്‍ക്കറൈറ്റും സ്‌ഫോടക വസ്തു നിയമപ്രകാരം ഒരു കുറ്റകൃത്യവിചാരണയ്ക്ക് വിധേയനായ എന്‍.ഡി. ആപ്‌തേയുടേയും സവര്‍ക്കറൈറ്റും സ്‌ഫോടകവസ്തു നിയമപ്രകാരം വിചാരണ നടത്തിക്കൊണ്ടിരിക്കുന്ന ജി.വി. കേത്ക്കറിന്റേയും സവര്‍ക്കറൈറ്റും നിയമവിരുദ്ധമായ ആയുധ ഇടപാടുകാരനും ആയ ഡി. ആര്‍. ബഡ്‌ഗേയുടേയും പേരുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . 1947 ആഗസ്റ്റ് 15 ന് അയച്ച ഈ പട്ടികയുടെ അവതരണക്കത്തില്‍ (Forwarding letter), കമീഷനുമുമ്പാകെ ഹാജരാക്കിയ പ്രദര്‍ശനത്തെളിവ് നമ്പര്‍ 115 ല്‍, പ്രസ്തുത പട്ടിക ഒന്നിൽ ആര്‍ എസ് എസ്​ ഭാരവാഹികളുടേയും പ്രവര്‍ത്തകരുടേയും, പട്ടിക രണ്ടിൽ, ഹിന്ദുമഹാസഭയുടെ നേതാക്കളുടേയും പട്ടികയാണ് അയയ്ക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 19.52: കമീഷനുമുമ്പാകെ സമര്‍പ്പിച്ച തെളിവുരേഖ 62 (1947 ഡിസംബര്‍ 20) ലെ പൊലീസിന്റെ വാരാന്ത്യറിപ്പോര്‍ട്ടില്‍ 1947 ഡിസംബര്‍ 10 ന് ഹിന്ദുസഭാംഗങ്ങളും ഏതാനും പഞ്ചാബി, സിക്ക് അഭയാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ സ്വകാര്യ യോഗത്തില്‍ വി. ആര്‍. കര്‍ക്കരേ (വിഷ്ണു രാമചന്ദ്ര കര്‍ക്കരേ - ഗാന്ധി വധത്തിലെ പ്രതി ) അഭയാര്‍ത്ഥികള്‍ക്കിടയിലെ വിമുക്തഭടരെ ആര്‍. എസ്. എസ് സന്നദ്ധസേവാംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി . മുസ്​ലിംകളോടുള്ള അവരുടെ പ്രതികാരം തീര്‍ക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുത്തി. 19.53 : കമീഷനുമുമ്പാകെ ഹാജരാക്കിയ തെളിവു രേഖ 1947 സെപ്റ്റംബര്‍ 17 ലെ 120-A/1, ആര്‍. എസ്. എസിന്റെ പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന ഒന്നാണ്. അത് പറയുന്നത് ആര്‍. എസ്. എസ് എന്നത് ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിപ്പിക്കപ്പെട്ട തീവ്രവാദ സംഘടനയാണെന്നാണ്. ആത്യന്തികമായി ഹിന്ദുസംഘടനയായ ഇത് ഹിന്ദുമഹാസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പോലും അതിന്റെ പ്രധാന സംഘാടകരും പ്രവര്‍ത്തകരും ഒന്നുകില്‍ ഹിന്ദുമഹാസഭയുടെ അംഗങ്ങളോ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്. ഹിന്ദുക്കളെ സംഘടിപ്പിച്ചും ഹിന്ദു ജനകീയസൈന്യം ഉണ്ടാക്കിയും രാജ്യത്തെ മുസ്​ലിം ആധിപത്യം അടക്കമുള്ള വൈദേശികാധിപത്യത്തില്‍ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണത് പ്രവര്‍ത്തിക്കുന്നത്. അത് ഒരു പ്രത്യക്ഷസംഘടനയായി കാണപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തനകാര്യങ്ങളില്‍ രഹസ്യാത്മകത പുലര്‍ത്തിവരുന്ന ഒന്നാണത്. ഹിന്ദുമഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ട് അതിന്റെ നയങ്ങളില്‍ ഹിന്ദുമഹാസഭയുടെ പ്രത്യയശാസ്ത്രം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതേ ഖണ്ഡികയില്‍ തന്നെ സംഘ സന്നദ്ധസേവകര്‍ സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നും കമീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന’ തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അങ്ങെഴുതിയതില്‍ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അതിശയിച്ചത്. സാക്ഷി നമ്പര്‍ 95 , ജെ. എന്‍. സാഹ്നി നല്‍കിയ മൊഴിയില്‍ പറയുന്ന ആറു ലക്ഷത്തിലധികം വരുന്ന അംഗങ്ങളുള്ള രഹസ്യസംഘടനയെപ്പറ്റി കമീഷന്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുദ്ദേശിച്ച് ഉണ്ടാക്കിയ ആ സംഘടനയുടെ രഹസ്യ സെല്ലുകള്‍ പഞ്ചാബ് , മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. ഗോള്‍വര്‍ക്കറോ (അന്നത്തെ ആര്‍. എസ്. എസ് തലവന്‍) ഭോപട്ക്കറോ, ഡോ.ഖരേയോ ( ഹിന്ദുമഹാസഭ നേതാക്കള്‍ ) ആണ് ആ രഹസ്യസംഘത്തിന്റെ നേതാവ് എന്ന് ശ്രുതി പരന്നിരുന്നു. അതിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആള്‍വാറിലും ഭരത്പൂരിലും മറ്റ് ചില സ്ഥലങ്ങളിലും ഉന്നതനേതാക്കളെ കൊന്ന് ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള പരിശീലനം നല്‍കുകയുണ്ടായി. മഹാത്മാഗാന്ധി കൊല്ലപ്പെട്ട സമയത്ത് ഈ പദ്ധതിയുടെ ഭാഗമായി അതിനെ കണക്കാക്കുകയും കടുത്ത നടപടികള്‍ എടുക്കുകയും ചെയ്തു. ചില രാജകുമാരന്മാര്‍ അവരുടെ കൈയ്യാളുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു അഞ്ചാംപത്തിയുടെ രൂപത്തിലുള്ള രഹസ്യ രാഷ്ട്രീയപ്രസ്ഥാനത്തിനും രൂപം നല്‍കിയതായി കൂടിയും സാഹ്നിയുടെ മൊഴിയിലുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍, ഏറ്റവും ചുരുങ്ങിയത് അവരുടെ രാജ്യങ്ങളിലെങ്കിലും അധികാരം പിടിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ആള്‍വാര്‍, ഭരത്പൂര്‍, ബറോഡ, ഭോപ്പാല്‍ രാജ്യങ്ങളിലെ രാജകുമാരന്മാരെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നാഗ്പൂരിലിരുന്ന്​ഗോള്‍വാള്‍ക്കറും ( ആര്‍. എസ്. എസ് തലവന്‍ ) പൂനെയിലിരുന്ന്​ ഭോപ്പട്ക്കറും ആണ് ഇതിനെ നയിച്ചിരുന്നത്. (19.56 ഖണ്ഡിക ) 1947-48 കാലത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന എം. കെ സിന്‍ഹ നല്‍കിയ മൊഴിയില്‍ ബോംബെ പ്രോവിന്‍സിന്റെ മറാത്ത സംസാരിക്കുന്ന ഭാഗങ്ങളിലും സെന്‍ട്രല്‍ പ്രോവിന്‍സിലും ശക്തമായ മഹാസഭാ പ്രസ്ഥാനവും ആര്‍. എസ്. എസ് പ്രസ്ഥാനവും പ്രവര്‍ത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അത് ഒരു ഗാന്ധി - വിരുദ്ധ പ്രസ്ഥാനമാണ് എന്ന് അദ്ദേഹം വ്യവച്ഛേദിക്കുന്നില്ല. അതേസമയം അവിടെ വലിയതോതില്‍ ഗാന്ധി വിരുദ്ധ സംസാരം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഗാന്ധിയുടെ പാകിസ്ഥാന്‍ സമീപനത്തെ മുന്‍നിര്‍ത്തി. (19.58 ഖണ്ഡിക ) സാക്ഷി നമ്പര്‍ 55, ബി. ബി. എസ്. ജെറ്റ്‌ലിയുടെ മൊഴിയനുസരിച്ച് അദ്ദേഹം സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ രണ്ടുമാസങ്ങളില്‍ ആര്‍. എസ്. എസിനെതിരെ 600-700 കേസുകള്‍ എടുക്കുകയുണ്ടായി. ആയുധശേഖരണത്തിനും ഗ്രാമങ്ങള്‍ ആക്രമിച്ചതിനും വ്യക്തികളെ ആക്രമിച്ചതിനുമെതിരെയായിരുന്നു കേസുകള്‍. ആര്‍. എസ്. എസിനെ നിരോധിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുകയും അക്കാര്യം യു.പി പ്രധാനമന്ത്രി ( Premier ) ആയിരുന്ന ജി. ബി. പാന്തിനോടും ആഭ്യന്തരമന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയോടും സംസാരിക്കുകയും ചെയ്തിരുന്നു. അവര്‍ അദ്ദേഹത്തോട് യോജിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ്​സര്‍ദാര്‍ പട്ടേലുമായി ( അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി) കൂടിയാലോചിക്കണം എന്ന് പറയുകയുണ്ടായി. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍. എസ്. എസിനെ നിരോധിക്കുകയുണ്ടായി.( 19.59 ഖണ്ഡിക ) ഗാന്ധിയും സുശീല നയ്യാറും / Photo: gandhimemorialcenter.org ഗാന്ധിയുടെ വ്യക്തിഗത ഭിഷഗ്വരയായിരുന്ന സുശീല നയ്യാരുടെ ( സാക്ഷി നമ്പര്‍ 53 ) മൊഴി ഇങ്ങനെ: താന്‍ ഗാന്ധിയുടെ മുന്നില്‍ വെച്ച് ആര്‍. എസ്. എസ് സന്നദ്ധപ്രവര്‍ത്തകരെ സ്തുതിച്ചപ്പോള്‍ അദ്ദേഹം (ഗാന്ധി ) അവര്‍ക്ക് ആര്‍. എസ്. എസിനെപ്പറ്റി അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. അവര്‍ ഫാസിസ്റ്റുകളേയും നാസികളേയും പോലെ കറുപ്പു കുപ്പായക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചില പൊലീസുകാര്‍ക്ക് ആര്‍. എസ്. എസ് ആഭിമുഖ്യമുണ്ടായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് തന്നെ അത്ഭുതപ്പെടുത്തില്ല എന്നും അവര്‍ പറഞ്ഞു. മരണസമയത്ത് ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന പ്യാരേലാലിന്റെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ആ പുസ്തകത്തിന്റെ 687-ാം പേജില്‍ നിന്ന് കമീഷന്‍ എടുത്ത് ചേര്‍ത്ത ഭാഗം ഇതാണ്​: ‘‘ആര്‍. എസ്. എസ് എന്നത് മഹാരാഷ്ട്രയില്‍ നിന്ന്​ നിയന്ത്രിക്കുന്ന വര്‍ഗ്ഗീയ , അര്‍ദ്ധസൈനിക ,ഫാസിസ്റ്റ് സംഘടനയാണ്. മഹാരാഷ്ട്രക്കാരാണ് അതിന്റെ താക്കോല്‍സ്ഥാനങ്ങള്‍ കൈയ്യാളുന്നത്. അവരുടെ പ്രഖ്യാപിതലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. ‘മുസ്​ലിംകൾ ഇന്ത്യ വിടുക ' എന്ന മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചിട്ടുള്ള മുദ്രാവാക്യം' . അക്കാലത്ത് അവര്‍ അത്രമേല്‍ സക്രിയരായിരുന്നില്ല, ഏറ്റവും ചുരുങ്ങിയത് പരസ്യമായെങ്കിലും. പക്ഷെ പഞ്ചാബിലേയും പടിഞ്ഞാറന്‍ പാക്കിസ്ഥാനിലേയും ഹിന്ദുക്കളേയും സിക്കുകളേയും ഒഴിപ്പിക്കുന്ന സന്ദര്‍ഭത്തിനായാണ് അവര്‍ കാത്തിരിക്കുന്നതെന്ന കറുത്ത സൂചന നല്‍കപ്പെട്ടിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ അവര്‍ പാകിസ്ഥാന്‍ ചെയ്തതിന് പകരമായി ഇന്ത്യന്‍ മുസ്​ലിംകൾക്കു നേരെ ആഞ്ഞടിക്കാനാണ് കാത്തിരുന്നത്. അത്തരം ഒരു ദുരന്തത്തിന്റെ ജീവനുള്ള സാക്ഷിയാകാന്‍ ഗാന്ധി തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ യൂണിയനിലെ ന്യൂനപക്ഷം മാത്രമാണ് മുസ്​ലിംകൾ. ഇന്ത്യന്‍ യൂണിയനിലെ തുല്യപൗരര്‍ എന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ച് എന്തിനവര്‍ അരക്ഷിതരാകണം?’’ ഖണ്ഡിക 19.64. ഖണ്ഡിക 19.67 ലും പ്യാരേലാലിനെ കമീഷന്‍ ഉദ്ധരിക്കുന്നു.) ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇതും ഇതില്‍ കൂടുതലും ജുഡീഷ്യല്‍ കമീഷന്‍ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്. 1947 സെപ്റ്റംബര്‍ 12 ന് ആര്‍. എസ്. എസ്​ തലവന്‍ ഗാന്ധിജിയെ സന്ദര്‍ശിക്കുകയും അവര്‍ നിലകൊള്ളുന്നത് മുസ്​ലിംകളെ കൊല്ലാനല്ലെന്നും ഹിന്ദുക്കളെ സംരക്ഷിക്കാനാണെന്നും അദ്ദേഹത്തോട് പറയുകയും ചെയ്തു. അതായത് അവര്‍ സുരക്ഷാശക്തിയാണെന്നും നശീകരണശക്തിയല്ലെന്നും ആര്‍. എസ്. എസ് സമാധാനത്തിനുവേണ്ടി നില്‍ക്കുന്ന ഒന്നാണെന്നും. പക്ഷെ മുസ്​ലിംകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന ആരോപണങ്ങളെ പരസ്യമായി അപലപിക്കാന്‍ മഹാത്മാവ് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഗാന്ധിജിക്കുതന്നെ അത് ചെയ്യാന്‍ കഴിയും എന്നാണ്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആര്‍. എസ്. എസ് നേതാക്കള്‍ ശുചിത്തൊഴിലാളികളുടെ കോളനിയില്‍ അവര്‍ നടത്തുന്ന ഒരു റാലിയില്‍ പങ്കെടുക്കാൻ ഗാന്ധിജിയെ കൊണ്ടുപോയി. അവര്‍ ഗാന്ധിയെ സ്വാഗതം ചെയ്യുകയും ഹിന്ദുമതം ഉല്പാദിപ്പിച്ച ഒരു മഹാത്മാവ് എന്ന് വിളിക്കുകയും ചെയ്തു. മറുപടിയായി ഒരു ഹിന്ദുവെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു എന്നും എന്നാല്‍ തന്റെ ഹിന്ദുമതം അസഹിഷ്ണുത നിറഞ്ഞതും പുറംതള്ളുന്നതുമായ ഒന്നല്ല എന്നും ഗാന്ധി പറഞ്ഞു. കമീഷന്റെ 19.78 ഖണ്ഡിക പറയുന്നത്, ആര്‍. എസ്. എസ് തലവന്‍ ഗോള്‍വാള്‍ക്കറുടെ ഒരു പ്രസംഗത്തെ പറ്റിയാണ്. 1947 ഡിസംബര്‍ 8 ന് 2500 ഓളം വരുന്ന പ്രവര്‍ത്തകരോടാണ് അദ്ദേഹം പ്രസംഗിച്ചത്. ശിവജിയുടെ അടവുനയവഴിയിലെ ഒളിപ്പോര്‍ മുറകളെ സ്വാംശീകരിക്കാൻ നിരവധി സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോടാവശ്യപ്പെട്ടു. സംഘം പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും തങ്ങളുടെ വഴിയില്‍ ആരൊക്കെ നിന്നാലും അവരെയൊക്കെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു; അത് നെഹ്‌റു ഗവണ്മെന്റായാലും മറ്റേത് ഗവണ്മെന്റായാലും. ഇന്ത്യ, അദ്ദേഹം പറഞ്ഞു, അത്തരക്കാര്‍ക്ക് ജീവിക്കാനുള്ളതല്ല. എം. എസ്. ഗോൾവാൾക്കര്‍ മേല്‍പ്പറഞ്ഞ സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച് ആര്‍. എസ്. എസിനെപ്പറ്റി കമീഷന്‍ ക്രോഡീകരിച്ച നിഗമനങ്ങളില്‍ ചിലത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ: 19 .102 4 (a): ഇന്ത്യയിലെ ഏറ്റവും നന്നായി സംഘടിക്കപ്പെട്ട തീവ്രഹിന്ദുസംഘടന ആര്‍. എസ്. എസ് ആണ്. അത് ഹിന്ദുമഹാസഭയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ പ്രധാന സംഘാടകരും പ്രവര്‍ത്തകരും ഹിന്ദുമഹാസഭാ അംഗങ്ങളോ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രായോജകരോ ആണ്. b) അത് ഒരു പരസ്യസംഘടനയാണെങ്കിലും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്​രഹസ്യാത്മകത സൂക്ഷിക്കുന്നു. 19.102 (5): വര്‍ഗ്ഗീയ സംഭവങ്ങളില്‍ അതിനൊരു കൈയ്യുള്ളതായി സംശയിക്കപ്പെടുന്നു. 6). അത് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തില്ല. ഗാന്ധിവധത്തിന് പശ്ചാത്തലമായ ഗാന്ധിവിരോധം ഒരുക്കുന്നതിനെപ്പറ്റി ഇതും ഇതില്‍ കൂടുതലും ഇന്ത്യാഗവണ്മെൻറ്​ ഏര്‍പ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്‍ രേഖപ്പെടുത്തിയിരിക്കേ, അങ്ങ് ആ സംഘടനയെ വെള്ള പൂശുക മാത്രമല്ല ചെയ്യുന്നത്, ഉദാത്തവല്ക്കരിക്കുക കൂടിയാണ്. അതുമാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത്; അവതാരികയില്‍ അങ്ങ് എഴുതിവെച്ചത് നോക്കുക: ‘ഹിന്ദുമഹാസഭയും ആര്‍. എസ്. എസും പരസ്പരം അങ്ങേയറ്റം വ്യത്യസ്തമാണ് എന്നത് ഈ പുസ്തകത്തിലൂടെ എനിക്ക് കിട്ടിയ വെളിപാടാണ്. തീര്‍ച്ചയായും മഹാത്മാഗാന്ധിയുടെ ഘാതകര്‍ ഹിന്ദുമഹാസഭയുടെ സഹകാരികള്‍ ആണെന്ന് അവകാശപ്പെടുകയുണ്ടായെങ്കിലും ആര്‍. എസ്. എസ് ഒരു കടുത്ത നിലപാട് എടുക്കുകയുണ്ടായി. അത്, നാഥുറാം ഗോഡ്‌സേ നയിച്ച സംഘത്തിന്റെ ആലോചനാപ്രക്രിയയില്‍ നിന്നുപോലും മാറിനിന്നു കൊണ്ട് പൂര്‍ണമായും വിയോജിച്ചു നിന്നു.’ ഏതാനും വാചകങ്ങള്‍ക്കുശേഷം അങ്ങ് തുടര്‍ന്നെഴുതുന്നു: ‘ആര്‍. എസ്. എസും ഹിന്ദുമഹാസഭയും വ്യത്യസ്തമാണെന്നുമാത്രമല്ല അടിസ്ഥാന കാര്യങ്ങളില്‍ ആര്‍. എസ്. എസും ഹിന്ദുമഹാസഭയും പരസ്പരം എതിര്‍ത്തിരുന്നു എന്നത് സുപരിചിതമാക്കുന്നതിന് ഗ്രന്ഥകാരന്‍ നിരവധി വസ്തുതകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗ്രന്ഥകാരനെ സംബന്ധിച്ച്​ ഒന്ന് ഒരു തിയോക്രാറ്റിക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട അരാഷ്ട്രീയ സംഘടനയാണ്. അതിനെ ജിന്നയുടെ മുസ്​ലിംലീഗുമായി അദ്ദേഹം താരതമ്യപ്പെടുത്തുകയും രണ്ട് സംഘടനകളുടേയും പൊതുഘടകങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ച്​മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനക്കാര്‍ ഹിന്ദുമഹാസഭക്കാരും ആര്‍ .എസ്. എസ് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരും ആയിരുന്നു.’ ‘ഒരു തിയോക്രാറ്റിക് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുദ്ദേശിച്ച് രൂപീകരിച്ച അരാഷ്ട്രീയ സംഘടന’ തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അങ്ങെഴുതിയതില്‍ കാണുന്നതുകൊണ്ടു മാത്രമല്ല ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അതിശയിച്ചത്. ഹിന്ദുമഹാസഭയും ആര്‍. എസ്. എസും സജീവമായി പ്രവര്‍ത്തിക്കുന്ന നാളുകളിലായിരിക്കും അങ്ങയുടെ കൗമാര യൗവനകാലം കഴിഞ്ഞിട്ടുണ്ടാകുക എന്നതുകൊണ്ടും അല്ല. അങ്ങ് അഭിഭാഷകവൃത്തിയിലൂടെ മുന്നേറുന്ന കാലത്താകണം കപൂര്‍ കമീഷന്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും. അക്കാലത്തെ നിയമ- രാഷ്ട്രീയ സംവാദങ്ങള്‍ അങ്ങയെപ്പോലുള്ള ഒരാളുടെ ശ്രദ്ധയില്‍ അല്പം പോലും പതിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. സംഘവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലും സ്വന്തം ഭിഷഗ്വരയായിരുന്ന സുശീല നയ്യാരും പറഞ്ഞതോ ഷാബു പ്രസാദ് പറഞ്ഞതോ ഏതാണ് വിശ്വസനീയം എന്ന് ന്യായാധിപക്കസേരയില്‍ നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ച അങ്ങയോട് ചോദിക്കേണ്ടതില്ലല്ലോ. മാത്രമല്ല, കപൂര്‍ കമീഷന്റെ പ്രധാന നിഗമനങ്ങളില്‍ ഒന്ന്, മേലെ ഞാന്‍ എടുത്തു പറഞ്ഞ ഒന്ന്, ഹിന്ദുമഹാസഭയുടേയും ആര്‍. എസ്. എസിന്റേയും സംഘാടകരും പ്രവര്‍ത്തകരും മഹാരാഷ്ട്രയിലെങ്കിലും ഏറെക്കുറെ ഒന്നായിരുന്നു എന്നാണ്, അഫിലിയേഷന്‍ ഇല്ലെങ്കില്‍ പോലും. ഹിന്ദു സംഘടന്‍ പ്രസ്ഥാനങ്ങള്‍ എന്ന മട്ടില്‍ കമീഷന്‍ എടുത്തുകാണിക്കുന്ന ആര്‍. എസ്. എസും ഹിന്ദുമഹാസഭയും ഹിന്ദു രാഷ്ട്ര ദളുമൊക്കെ പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രസ്ഥാനങ്ങളായാണ് കമീഷന്‍ കാണുന്നത്. ഗ്രന്ഥകാരന്റെ അരാഷ്ട്രീയ / രാഷ്ട്രീയ യുക്തി പിന്‍പറ്റുകയാണെങ്കില്‍ ആര്‍. എസ്. എസും ബി. ജെ. പിയും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല എന്നും ഭാവിയില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന സംഘടനകളില്‍ ഒന്ന് ആര്‍. എസ്. എസ്​ ആണ് എന്ന് അങ്ങേയ്ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ. കപൂര്‍ കമീഷന്‍ പരാമര്‍ശിച്ച കുറച്ച് കാര്യങ്ങള്‍ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാന്‍ രേഖപ്പെടുത്തിയത് ഗാന്ധിവധത്തില്‍ ആര്‍. എസ്. എസിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ' എന്ന പുസ്തകത്തെ ഗ്രന്ഥകാരന്‍ വിമര്‍ശിച്ചിട്ടുള്ളത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ. അതില്‍ കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് രസകരമാണ്. ഗാന്ധി വധത്തിന്റെ വിചാരണയിലോ വിധിയിലോ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലോ ആര്‍. എസ്. എസ്​ ഒരിക്കലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന സംഘടനകളില്‍ ഒന്ന് ആര്‍. എസ്. എസ്​ ആണ് എന്ന് മേലുദ്ധരിച്ച കാര്യങ്ങളില്‍ നിന്ന് അങ്ങേയ്ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ. ആര്‍. എസ്. എസ്​ എന്ന തലക്കെട്ടില്‍ ആ സംഘടനയെക്കുറിച്ച് കപൂര്‍ കമീഷന്‍ പരാമര്‍ശിച്ച കുറച്ച് കാര്യങ്ങള്‍ മാത്രമാണ് അങ്ങയുടെ ശ്രദ്ധയിലേക്കായി ഞാന്‍ രേഖപ്പെടുത്തിയത്. അതില്‍ നിന്നു തന്നെ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അക്കാലത്ത് ഹിന്ദുമഹാസഭയുമായി അടുത്ത് പ്രവര്‍ത്തിച്ച , പ്രവര്‍ത്തനങ്ങളില്‍ രഹസ്യാത്മകത സൂക്ഷിക്കുന്ന, വര്‍ഗ്ഗീയകലാപങ്ങളില്‍ കൈയ്യുണ്ടെന്ന് ആരോപിക്കുന്ന, അഹിംസയെ എതിര്‍ക്കുന്ന, ഗാന്ധി വിരുദ്ധമായ, ഏറ്റവും സുസംഘടിതമായ ഹിന്ദു തീവ്ര സംഘടനയായിട്ടാണ് ആര്‍. എസ്. എസിനെ കപൂര്‍ കമീഷന്‍ വിവരിക്കുന്നത് എന്നത് ബോധ്യമാണ്. ആര്‍ക്കും ഇന്റര്‍നെറ്റില്‍ നിന്ന് എളുപ്പം ലഭിക്കാവുന്ന ഒന്നാണ് കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട് എന്നിരിക്കേ, ആര്‍. എസ്. എസിനെ വെള്ളപൂശിയ ഒന്നാണത്​ എന്നും അതുകൊണ്ട് ഗവണ്മെന്റുകള്‍ അത് പൂഴ്​ത്തിവെച്ചു എന്നുമുള്ള ഭോഷത്വങ്ങളില്‍ അങ്ങ് വീഴരുതായിരുന്നു. കപൂര്‍ കമീഷന്‍ മുമ്പാകെ ഹാജരായ മൊറാര്‍ജി ദേശായിയുടെ മൊഴി ആര്‍. എസ്. എസിനെ നിഴലില്‍ നിര്‍ത്തുന്ന ഒന്നായിരിക്കേ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എഴുതിയ ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും എന്ത് കൊണ്ട് മൊറാര്‍ജിയെ ഇന്റര്‍വ്യൂ ചെയ്തില്ല എന്ന ഗ്രന്ഥകാരന്റെ പാഴ് വെടിയെ പറ്റി ഒന്നാലോചിക്കാന്‍ അങ്ങയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പില്‍ക്കാലത്ത് ജനസംഘം കൂടി ലയിച്ചുണ്ടായ ജനതാപാര്‍ട്ടി രൂപീകരിച്ച ഗവണ്മെന്റിന്റെ പ്രധാനമന്ത്രി കൂടിയായിരുന്നു മൊറാര്‍ജി എന്നതും അങ്ങ് ഓര്‍ക്കുമല്ലോ. ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ഏറ്റും വലിയ ചാലകശക്തിയായി പ്രവര്‍ത്തിച്ച ജെ.പി.യും ആര്‍. എസ്. എസിനും ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ക്കും എതിരായ കടുത്ത നിലപാടാണ് കമീഷന്‍ മുമ്പാകെ എടുത്തത്. അവതാരികയില്‍ അങ്ങ് പ്രകടിപ്പിച്ച ഒരു അഭിപ്രായം കുടി ഞാന്‍ ഉദ്ധരിക്കട്ടെ: ‘വീര്‍ ദാമോദര്‍ സവര്‍ക്കറുടെ വീരജീവിതത്തെക്കുറിച്ചുള്ള ആഖ്യാനം പ്രചോദനപരമാണ്. തന്റെ ദേശസ്‌നേഹ താത്പര്യം ഉയര്‍ത്തിപ്പിടിക്കാനായി മുന്‍ ഉദാഹരണങ്ങള്‍ ഇല്ലാത്ത പീഡനങ്ങള്‍ സ്വയം സഹിക്കേണ്ടി വന്ന ഒരാളെന്ന നിലയ്ക്ക് സവര്‍ക്കര്‍ ഒരു മനുഷ്യജീവിയുടേയും കൊല അംഗീകരിക്കില്ലെന്ന ഗ്രന്ഥകാരന്റെ യുക്തി എനിക്കും സ്വീകാര്യമാണ്. അതിനുപുറമേ എല്ലാ കോടതികളും ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന കുറ്റത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനാല്‍ അദ്ദേഹത്തെ വീണ്ടും കുറ്റക്കാരനാക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ല.’ സര്‍, സവര്‍ക്കര്‍ ഇന്ത്യാചരിത്രത്തിലെ വിവാദ പുരുഷനായതുതന്നെ കൊലപാതകങ്ങളിലെ പങ്കാളിത്തം കൊണ്ടാണ്. 1909 ല്‍ മദന്‍ലാല്‍ ദിംഗ്ര എന്ന പഞ്ചാബി ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സര്‍ ബ്രാഡ്ഫോര്‍ഡ് വില്ലിയെ ലണ്ടനില്‍ വെച്ച് കൊല ചെയ്തതിനെ തുടര്‍ന്ന്, അന്ന് ലണ്ടനിലുണ്ടായിരുന്ന സവര്‍ക്കര്‍ വധഗൂഢാലോചനയിലെ പങ്കാളി എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലായിരുന്നു. പില്‍ക്കാലത്ത് ധനഞ്ജയ് കീര്‍ എഴുതിയ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ ആ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ തനിക്കുള്ള പങ്കിനെ സവര്‍ക്കര്‍ തന്നെ വെളിവാക്കിയതായി ഉദ്ധരിച്ചിട്ടുണ്ട് . അതിനുമുമ്പ് കഴ്‌സണ്‍ പ്രഭുവിനെ വധിക്കാനുള്ള ദിംഗ്രയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. അതോര്‍മിച്ചാകണം, നിക്കല്‍ പൂശിയ റിവോള്‍വര്‍ കൈയ്യില്‍ കൊടുത്ത് കൊലപാതകത്തിനായി യാത്രയയക്കുമ്പോള്‍ സവര്‍ക്കര്‍ ദിം ഗ്രയോട് പറയുന്നത് ഇങ്ങനെയാണ്, ‘ഇത്തവണ നീ പരാജയപ്പെട്ടാല്‍ എനിക്ക് നിന്റെ മുഖം കാണേണ്ട.’ സവര്‍ക്കര്‍ ജയിലിലായതും കൊലപാതക ഗൂഢാലോചനയില്‍ പങ്കാളിയായതു കൊണ്ടാണ് എന്ന് ‘ഒരു മനുഷ്യ ജീവിയുടേയും കൊല അംഗീകരിക്കാത്ത സവര്‍ക്കറെ 'ക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ യുക്തി അംഗീകരിക്കവേ, അങ്ങ് മറന്നുപോയോ? നാസിക് ജില്ല കളക്ടറായിരുന്ന എ. എം. ടി. ജാക്‌സണ്‍ അവിടെ വെച്ച് കൊല്ലപ്പെടുമ്പോള്‍ കൊലയാളിയായ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ ഉപയോഗിച്ച ബ്രൗണിംഗ് പിസ്റ്റള്‍ സവര്‍ക്കര്‍ ലണ്ടനില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു. ആ കൊലപാതകക്കേസിലാണ് സവര്‍ക്കറെ 50 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചതും പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് തുടര്‍ച്ചയായി മാപ്പെഴുതി ജയില്‍ വിമുക്തനായതും. ദിംഗ്രയും കന്‍ഹാരേയും സവര്‍ക്കറുടെ സംഘടനയായ അഭിനവ് ഭാരതിന്റെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു. ഗാന്ധിവധത്തിലെ കൊലയാളിയായ ഗോഡ്‌സേ സവര്‍ക്കറുടെ ഉറ്റ അനുയായിയും ഹിന്ദുമഹാസഭയ്ക്ക് പുറമേ സവര്‍ക്കര്‍ സ്ഥാപിച്ച ഹിന്ദുരാഷ്ട്ര ദള്‍ എന്ന അതീവരഹസ്യസംഘടനയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഗോഡ്‌സേക്കൊപ്പം വധശിക്ഷയ്ക്ക് വിധേയനായ നാരായണ്‍ ആപ് തേ ഹിന്ദു രാഷ്ട്ര ദളിന്റെ മറ്റൊരു പ്രധാന പ്രവര്‍ത്തകനായിരുന്നു. റെഡ്‌ഫോര്‍ട്ടിലെ വിചാരണക്കുശേഷം, ജസ്റ്റീസ് ആത്മ ചരണിന്റെ വിധി പ്രകാരം മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റത്തില്‍ നിന്നും സവര്‍ക്കറെ ഒഴിവാക്കി എന്നത് ശരി തന്നെ. കടുത്ത സവര്‍ക്കറൈറ്റും പ്രതികളില്‍ ഒരാളുമായിരുന്ന ദിഗംബര്‍ ബഡ്‌ഗെ വിചാരണാവേളയില്‍ മാപ്പുസാക്ഷിയാവുകയും ഗൂഢാലോചന സവര്‍ക്കറുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഒന്നാണ് എന്നും പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഗാന്ധിയേയും നെഹ്‌റുവിനേയും സുഹ്രവര്‍ദ്ദിയേയും അവസാനിപ്പിക്കണമെന്നാണ് താത്യാറാവുവിന്റെ ( സവര്‍ക്കറുടെ )ആജ്ഞ എന്ന് ആപ്‌തേ തന്നോട് മൊഴിഞ്ഞതായും ബഡ്‌ഗേ കോടതിയില്‍ പറഞ്ഞു. 1948 ജനുവരി 17 ന് ഗാന്ധിയെ വധിക്കാൻ പുറപ്പെടുമ്പോള്‍ ഗോഡ്‌സേയും ആപ്‌തേയും അനുഗ്രഹത്തിനായി സവര്‍ക്കറെ കണ്ടതായും ‘വിജയിച്ച് തിരിച്ചുവരൂ ' എന്ന് അദ്ദേഹം അവരെ ആശിര്‍വദിച്ചതായും ബഡ്‌ഗെ വിചാരണാവേളയില്‍ പറയുകയുണ്ടായി. ഷാബു പ്രസാദ് വിചാരണാവേളയില്‍ സവര്‍ക്കെതിരെ മാപ്പുസാക്ഷിയായ ബഡ്‌ഗെ വെളിപ്പെടുത്തിയ ഗൂഢാലോചനാപങ്കാളിത്തത്തിന് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നത് മുന്‍നിര്‍ത്തിയാണ് കോടതി സവര്‍ക്കറെ വെറുതെ വിട്ടത്. എന്നാല്‍ കപൂര്‍ കമീഷന്‍ മുമ്പാകെ ഹാജരായ സവര്‍ക്കറുടെ സെക്രട്ടറി വിഷ്ണുഡാംലേയും അംഗരക്ഷകനായ അപ്പാ രാമചന്ദ്രകസാറും ബഡ് ഗേയുടെ കോടതിമൊഴികള്‍ ഏതാണ്ട് ശരി വെയ്ക്കുന്ന തരത്തിലുള്ള മൊഴികളാണ് നല്‍കിയത്. കമീഷനാകട്ടെ സവര്‍ക്കറും അനുയായികളും നടത്തിയ ഗൂഢാലോചനയാണ് ഗാന്ധിവധത്തിലേയ്ക്ക് നയിച്ചത് എന്ന് അസന്ദിഗ്ദ്ധമായി അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങ് അനുഷ്ഠിച്ചിരുന്ന തൊഴിലിന്റെ പ്രത്യേകതയാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ഒരാളാണ് അങ്ങ് എന്നാണ് എന്റെ വിശ്വാസം. അതിനാല്‍ സവര്‍ക്കറെ വീണ്ടും കുറ്റക്കാരനാക്കുന്ന ‘സാമാന്യനീതിക്ക് ' പ്രവര്‍ത്തിക്കാനുള്ള വലിയ പഴുത് കപൂര്‍ കമീഷന്‍ നല്‍കുന്നത് ആ വരികള്‍ കുറിക്കുമ്പോള്‍ അങ്ങെന്തേ മറന്നു?. ഗാന്ധിവധത്തിന്റെ ഗൂഢാലോചനാകുറ്റവാളി എന്ന നിലയില്‍ ജസ്റ്റീസ് ആത്മചരണ്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന രണ്ടാം സവര്‍ക്കര്‍ എന്നറിയപ്പെട്ടിരുന്ന ഹിന്ദുമഹാസഭാ നേതാവ് ഡോ. പര്‍ച്ചൂരെയെ അപ്പീല്‍ കോടതിയായ പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടു. ഗ്വാളിയര്‍ രാജ്യവും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള ലയനപ്രക്രിയകള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് രണ്ട് നിയമസംവിധാനങ്ങള്‍ തമ്മിലുള്ള സാങ്കേതികമായ പൊരുത്തക്കേട് ഗ്വാളിയര്‍ പൗരനായിരുന്ന ഡോ. പര്‍ച്ചൂരേയ്ക്ക് അനുയോജ്യമായ വിധിന്യായമായി എന്നാണ് വാസ്തവം. ഗാന്ധിവധത്തിനുമുമ്പ് പൂനെയില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തെ പറ്റി കപൂര്‍ കമീഷനുമുമ്പാകെ നിരവധി സാക്ഷ്യങ്ങള്‍ എത്തുകയുണ്ടായി. ‘ഗാന്ധിയും നെഹ്‌റുവും അവരുടെ ചെയ്​ത്തിന്റെ ഫലം കൊയ്യാന്‍ പോകുന്നു ' എന്ന മട്ടിലുള്ള ഭീഷണിയായിരുന്നു അത്. മൗണ്ട് ബാറ്റന്‍ / Photo: Wikimedia Commons കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഴുവനായി വായിച്ച ഒരാള്‍ക്ക് വ്യക്തമായി മനസ്സിലാകുക, ഗാന്ധി കഴിഞ്ഞാല്‍ തീവ്രഹിന്ദു പ്രസ്ഥാനത്തിന്റെ ലക്ഷ്യം നെഹ്‌റു ആയിരുന്നു എന്നാണ്. വസ്തുതകള്‍ അങ്ങനെയായിരിക്കേ തെളിവുകളൊന്നും തന്നെ നിരത്താതെ നെഹ്‌റുവിനെയും മൗണ്ട് ബാറ്റനെയുമൊക്കെ ഗാന്ധിവധത്തിന്റെ സംശയനിഴലില്‍ നിര്‍ത്തുന്ന ഒരു ‘സത്യാനന്തര പുസ്തക ' ത്തെ മുന്‍നിര്‍ത്തി ‘ഈ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ വലിയതരത്തിലുള്ള ഗവേഷണം ' ആവശ്യപ്പെടുന്നു എന്നും അത് ‘രാഷ്ട്രപിതാവിന്റെ വധത്തിലേയ്ക്ക് സ്വരുക്കൂടിയ നിരവധി പ്രക്രിയയുടെ കുരുക്കഴിക്കാന്‍ ഭാവിയില്‍ സഹായകമാകും ' എന്നും മറ്റും അങ്ങയെപ്പോലെ ഒരാള്‍ ആവശ്യപ്പെടുന്നത് വായിക്കുമ്പോള്‍ വലിയ ആശയക്കുഴപ്പം ഞങ്ങളെപ്പോലുള്ള ഇന്ത്യന്‍ പൗരര്‍ക്ക് അനുഭവപ്പെടും. പ്രത്യേകിച്ചും ഇന്ത്യന്‍ പൊതുസമൂഹത്തോട് ഈ പുസ്തകത്തെ ഗൗരവമായി പരിഗണിക്കപ്പെടാന്‍ അങ്ങു തന്നെ ആവശ്യപ്പെടുമ്പോള്‍. വിശ്വസ്തതയോടെ പി.എന്‍. ഗോപീകൃഷ്ണന്‍. ▮ വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​ പി.എന്‍. ഗോപീകൃഷ്ണന്‍ കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങള്‍.
ദോഹ: ടൂർണമെന്റിലെ കന്നിപ്പോരിൽ തോറ്റുതുടങ്ങിയ ക്ഷീണം തീർക്കാൻ ആതിഥേയരായ ഖത്തർ ഇന്ന് സെനഗാളിനെതിരെ. ഡച്ചുവീര്യത്തോടു അവസാനം വരെയും പൊരുതിനിന്ന് അപ്രതീക്ഷിത വീഴ്ചയിൽ തകർന്നുപോയ ആഫ്രിക്കൻ ചാമ്പ്യന്മാരും തിരിച്ചുവരവിനായാണ് തുമാമ മൈതാനത്ത് ഇറങ്ങുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും സഹായിക്കില്ലെന്നതിനാൽ ഇരു ടീമുകൾക്കും ഇത് മരണപ്പോര്. ഗ്രൂപ് എയിൽ എക്വഡോറിനോടായിരുന്നു ഖത്തർ വീണത്. അതും എതിരില്ലാത്ത രണ്ടു ഗോളിന്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യം തോൽക്കുന്നത്. എന്നർ വലൻസിയയെന്ന എക്വഡോർ താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ ഖത്തർ മുന്നൊരുക്കങ്ങൾ നിഷ്പ്രഭമാകുകയായിരുന്നു. തൊട്ടുമുമ്പ് തുടർച്ചയായ നാലു കളികളും ജയിച്ചുവന്നവരാണ് ലാറ്റിൻ അമേരിക്കൻ കേളീശൈലിയോടു തോൽവി സമ്മതിച്ചത്. ഡച്ചുകാർക്കെതിരെ സെനഗാൾ പക്ഷേ, ശരിക്കും രാജോചിതമായാണ് കളി നയിച്ചത്. പലവട്ടം ഗോളിനടുത്തെത്തിയിട്ടും എതിർ പ്രതിരോധവും നിർഭാഗ്യവും വഴിമുടക്കി. കളിയുടെ ഒഴുക്കിനെതിരെയായിരുന്നു ഡച്ചുതാരങ്ങളായ കോഡി ഗാക്പോയും ഡേവി ക്ലാസനും ഗോളുകൾ നേടുന്നത്. സ്റ്റാർ സ്ട്രൈക്കർ സാദിയോ മാനെയുടെ അഭാവം അലട്ടുന്ന സെനഗാളിന് കൂടുതൽ ഭീഷണിയായി കഴിഞ്ഞ കളിയിൽ മറ്റു രണ്ടു പേർകൂടി പുറത്തായിട്ടുണ്ട്. ഇന്നും തോൽക്കുന്ന ടീം മിക്കവാറും ടൂർണമെന്റിൽനിന്ന് പുറത്താകും. ഖത്തർ പുറത്തായാൽ ദക്ഷിണാഫ്രിക്കക്കു ശേഷം ഗ്രൂപ് റൗണ്ടിൽ പുറത്തുപോകുന്ന ആദ്യ ആതിഥേയരാവും. സ്വന്തം നാട്ടിലെ ക്ലബുകളിൽമാത്രം പന്തുതട്ടി ലോകപോരാട്ടത്തിനിറങ്ങിയിട്ടും അർജന്റീനയെന്ന മഹാമേരുക്കളെ വീഴ്ത്തിയ സൗദിയും ജർമനിയെ മറികടന്ന ജപ്പാനും മുന്നിൽവെച്ച ഏഷ്യൻ കരുത്താകും ഇന്ന് ഖത്തറിനെ നയിക്കുകയെങ്കിൽ യൂറോപ്പിലെ വിവിധ കളിമുറ്റങ്ങളിൽ പന്തുതട്ടുന്ന മുൻനിര താരങ്ങളുടെ സാന്നിധ്യമാകും സെനഗാളിന് ജീവൻ നൽകുക.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍ 1 കോടി രൂപ വിലയുള്ള സ്ഥലവും വീടും ആരോഗ്യകേന്ദ്രത്തിന് സൗജന്യമായി നല്‍കിയ കണ്ണൂരുകാരന്‍ നാട്ടിലെ പുഴയോരം സംരക്ഷിക്കാന്‍ ഒരു സാധാരണ കര്‍ഷകന്‍റെ ശ്രമങ്ങള്‍; തുടക്കത്തില്‍ മടിച്ചുനിന്നവര്‍ ഇന്ന് പൂര്‍ണ്ണ പന്തുണയുമായി ഒപ്പം ‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു. ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍ ‘രാത്രിയാണേലും അനുശ്രീ ദൂരെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുപോകും’; ഇത് ശ്രീജയന്‍ ഗുരുക്കളുടെ സൗജന്യ കളരി നല്‍കിയ ധൈര്യം 50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി കാറ്റും കോളും കണ്ടാല്‍ ഉദ്യോഗസ്ഥര്‍ റോണിയെ വിളിക്കും, റോണി കടലിലെ ബോട്ടുകാരേയും: ഈ താല്‍കാലിക ബസ് ഡ്രൈവര്‍ രക്ഷിക്കുന്നത് ഒരുപാട് മീന്‍പിടുത്തക്കാരെ പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ് കീടങ്ങളെ കൂട്ടത്തോടെ തുരത്താനും എളുപ്പത്തില്‍ മണ്ണ് നിറയ്ക്കാനും യന്ത്രങ്ങള്‍: തരിശടക്കം 150 ഏക്കറിലധികം കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങിയ കര്‍ഷകന്‍റെ കണ്ടുപിടുത്തങ്ങള്‍ ജോലിയും കളഞ്ഞ് കുരുമുളകിനും കശുമാവിനും പിന്നാലെ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍: ഈ കണ്ണൂര്‍ക്കാരന്‍റെ തോട്ടത്തില്‍ 43 ഇനം കുരുമുളക്, പലതരം കശുമാവ്, പഴവര്‍ഗ്ഗങ്ങള്‍ നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’