text
stringlengths
341
366k
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഡെന്മാര്‍ക്ക്. ഇവിടെ പ്രകൃതിദുരന്തവും കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്. ന്യൂസിലാന്‍ഡ് വളരെക്കാലമായി വിദേശത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ ലക്ഷ്യസ്ഥാനമാണ്. ഇവിടത്തെ സുരക്ഷയാണ് ഏറ്റവും പ്രധാനകാരണം വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി, ചരിത്രപരവും കലാപരമായ പൈതൃകം എന്നിവയുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ആഗോള സമാധാന സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍ ചെക്ക് റിപ്പബ്ലിക്കിലെ ഗ്രാമപ്രദേശങ്ങള്‍ മനോഹരമാണ്, കൂടാതെ മികച്ച സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവുമുണ്ട്
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
1പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരത്തിലേക്ക് പോകണമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകണം” എന്ന് ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്ന് അരുളപ്പാടുണ്ടായി. 2അങ്ങനെ ദാവീദ് ജെസ്രീയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ട് ഭാര്യമാരുമായി അവിടേക്ക് പോയി. 3ദാവീദ് തന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ എല്ലാവരേയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ വസിച്ചു. 4അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു. 5യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് ” എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ സന്ദേശവുമായി അയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. 6യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കുകകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും. 7ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ; നിങ്ങൾ ധീരന്മാരായിരിക്കുവിൻ; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ അവർ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു” എന്ന് പറയിച്ചു. 8എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുപോയി, 9അവനെ ഗിലെയാദിനും, അശൂരിയർക്കും, ജെസ്രീയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി. 10ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ അവന് നാല്പതു വയസ്സായിരുന്നു; അവൻ രണ്ട് വർഷം ഭരിച്ചു. യെഹൂദാഗൃഹം മാത്രം ദാവീദിനോട് ചേർന്നുനിന്നു. 11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന് രാജാവായിരുന്ന കാലം ഏഴ് വർഷവും ആറുമാസവും ആയിരുന്നു. 12നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ഭടന്മാരും മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു. 13അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ഭടന്മാരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു. 14അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെമുമ്പാകെ ഒന്നു പൊരുതട്ടെ” എന്നു പറഞ്ഞു. 15യോവാബ്: “അവർ എഴുന്നേല്ക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എഴുന്നേറ്റ് തമ്മിൽ അടുത്തു. 16ഓരോരുത്തൻ അവനവന്റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിന് ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി. 17അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ഭടന്മാരോട് തോറ്റുപോയി. 18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു. 19അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല. 20അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്ന് അവൻ ഉത്തരം പറഞ്ഞു. 21അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, യുവാക്കന്മാരിൽ ഒരുത്തനെ പിടിച്ച് അവന്റെ ആയുധങ്ങൾ നിനക്കുവേണ്ടി എടുത്തുകൊള്ളുക” എന്ന് പറഞ്ഞു. എന്നാൽ അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് അസാഹേൽ പിന്മാറിയില്ല. 22അബ്നേർ പിന്നെയും അസാഹേലിനോട്: “എന്നെ പിന്തുടരുന്നതിൽനിന്ന് പിന്മാറുക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും” എന്ന് പറഞ്ഞു. 23എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവരെല്ലാം സ്തംഭിച്ചുനിന്നുപോയി. 24യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികിൽ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. 25ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒന്നിച്ചുകൂടി ഒരു കൂട്ടമായി ഒരു കുന്നിൻമുകളിൽ നിന്നു. 26അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കണമോ? അതിന്റെ അവസാനം ദുഃഖകരമായിരിക്കുമെന്ന് നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നത് മതിയാക്കുന്നതിന് ജനത്തോട് കല്പിക്കുവാൻ നീ എത്രത്തോളം താമസിക്കും” എന്ന് വിളിച്ചു പറഞ്ഞു. 27അതിന് യോവാബ്: “ദൈവത്താണ, നീ പറഞ്ഞില്ലായിരുന്നെങ്കിൽ, ജനങ്ങൾ സഹോദരന്മാരെ രാവിലെ വരെ പിന്തുടരുന്നതിൽ നിന്ന് നിശ്ചയമായും പിന്തിരിയുമായിരുന്നില്ല” എന്ന് പറഞ്ഞു. 28ഉടനെ യോവാബ് കാഹളം ഊതി, ജനം എല്ലാവരും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല. 29അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്ന് മഹനയീമിൽ എത്തി. 30യോവാബും അബ്നേരിനെ പിന്തുടരുന്നതിൽനിന്ന് പിന്തിരിഞ്ഞു, യോവാബ് ജനത്തെ മുഴുവനും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ഭടന്മാരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു. 31എന്നാൽ ദാവീദിന്റെ ഭടന്മാർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കുകയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു. 32അസാഹേലിനെ അവർ എടുത്ത് ബേത്ലഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി. < 2. ശമൂവേൽ 1 2. ശമൂവേൽ 3 > BREAK EVERY YOKE Creating and distributing free Bible translations for the web and mobile phones to every tribe on Earth. Click to learn how you can support this work!
ലക്ഷ്യം 8: സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മാന്യമായ ജോലിയും എല്ലാവർക്കും ലഭ്യമാക്കുക സുസ്ഥിരവും എല്ലാവരെയും ഉൾകൊള്ളുന്നതുമായ സാമ്പത്തിക വളർച്ച സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയും എല്ലാവർക്കും മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കാരണമാവുകയും ചെയ്യും. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിച്ച കോവിഡ് മഹാമാരി, ആഗോള സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കിയിട്ടുണ്ട്. 2009-നേക്കാൾ ഭീകരമായ സാമ്പത്തികമാന്ദ്യമുണ്ടാകുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറയുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, തൊഴിലെടുക്കുന്ന പകുതിയോളം പേർക്കും ഉപജീവനമാർഗം നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും എത്രമാത്രം പ്രധാന്യമർഹിക്കുന്നു What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്) സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മാന്യമായ ജോലിയും എല്ലാവർക്കും ലഭ്യമാക്കുക Why? (എന്തിനു വേണ്ടി?) സുസ്ഥിരവും എല്ലാവരെയും ഉൾകൊള്ളുന്നതുമായ സാമ്പത്തിക വളർച്ച സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയും എല്ലാവർക്കും മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കാരണമാവുകയും ചെയ്യും. കോവിഡിന് മുൻപ് തന്നെ 2020-ൽ അഞ്ചിൽ ഒരു രാജ്യത്ത് (കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യങ്ങളിൽ ജീവിക്കുന്നുണ്ട്) പ്രതിശീർഷ വരുമാനം നിലച്ചുപോവുകയോ കുറയുകയോ ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കോവിഡ് മഹാമാരി കാരണം ഉണ്ടായ സാമ്പത്തികവും ധനപരവുമായ ആഘാതങ്ങൾ (ഉത്പാദനത്തിലുള്ള കുറവ് , ഉത്പന്നങ്ങളുടെ വിലയിടിവ്, സാമ്പത്തിക കമ്പോളത്തിലുള്ള ചാഞ്ചാട്ടം, വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ) മഹാമാരിക്ക് മുൻപ് തന്നെ മന്ദഗതിലായിരുന്ന സാമ്പത്തിക മേഖലയിയുടെ വളർച്ചയെ വീണ്ടും തടസ്സപ്പെടുത്തുകയും മറ്റ് ഘടകങ്ങളിൽ നിന്നുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. What does “decent work” mean? (മാന്യമായ ജോലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?) ഉൽപ്പാദനക്ഷമവും ന്യായമായ വരുമാനം പ്രധാനം ചെയ്യുകയും ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉണ്ടാവുകയും, തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമൂഹിക സംരക്ഷണം ലഭിക്കുകയും തൊഴിലാളിയുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക സമന്വയത്തിനും നല്ല സാധ്യതകൾ നൽകുകയും ചെയ്യുന്ന തൊഴിലുകളെയാണ് ‘മാന്യമായ തൊഴിൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മാന്യമായ തൊഴിൽ അവസരങ്ങളുടെ തുടർച്ചയായ അഭാവം, അപര്യാപ്തമായ നിക്ഷേപങ്ങൾ, കുറഞ്ഞ ഉപഭോഗം എന്നിവ എല്ലാവരും പുരോഗതിയിൽ പങ്കുചേരുന്നതിനെ തടയും. ഒരു ജനാധിപത്യ സമൂഹത്തിന് അത് ഒട്ടും ആരോഗ്യകരമല്ല. How many people are unemployed? (എത്ര പേർ തൊഴിൽ രഹിതരാണ്?) കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാഹചര്യം ആഗോളതലത്തിൽ തൊഴിലില്ലായ്മ അപകടകരമാം വിധം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നത് 2020-ന്റെ രണ്ടാം പാദത്തിൽ ആഗോള തലത്തിൽ ജോലിയുടെ ദൈർഗ്യം 14 ശതമാനം കുറയാനിടയുണ്ട് എന്നാണ്.ഇത് ഏകദേശം 400 ദശലക്ഷം തൊഴിലാളികൾ ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിനു തുല്യമാണ്. 2020-ൽ ഉണ്ടാകുന്ന തൊഴിലില്ലാത്തവരുടെ കണക്കിലെ വർദ്ധനവ് നിലവിലുള്ള ജോലികളെ ഫലപ്രദമായി സംരക്ഷിക്കുവാനും കോവിഡ് പ്രതിസന്ധിയിൽ നിന്ന് കര കയറുന്ന സമയത്ത് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുവാനും ഫലപ്രദമായി എന്ത് നടപടികൾ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം ലോക ജനസംഖ്യയുടെ ആറിൽ ഒന്നോ അതിൽ കൂടുതലോ യുവാക്കൾ തൊഴിലെടുക്കുന്നത് നിർത്തുകയോ അവരുടെ തൊഴിൽ തടസ്സപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌. അത് പോലെ തന്നെ, നിലവിൽ ജോലിയിൽ തുടരുന്നവരുടെ ജോലിയുടെ ദൈർഗ്യം 23 ശതമാനം കുറഞ്ഞിട്ടുണ്ട്. കോവിഡിന്റെ സാഹചര്യത്തിൽ അതിർത്തികൾ അടയ്ക്കുകയും, യാത്രാ നിരോധനവും, ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. 2019 നെ അപേക്ഷിച്ച് 2020-ൽ അന്താരാഷ്ട്ര യാത്രാകൾ 60 മുതൽ 80 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും ദേശീയ അതിർത്തികൾ വീണ്ടും തുറക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും വിനോദ സഞ്ചാര മേഖലയുടെ വളർച്ച. What can we do to fix these issues? (ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്ക് എന്തുചെയ്യാൻ കഴിയും? യുവാക്കൾക്ക് മാന്യമായ ജോലി പ്രധാനം ചെയ്യുന്നതിന് വേണ്ടി വിദ്യാഭ്യാസത്തിലും സാധ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള പരിശീലനത്തിലും നിക്ഷേപം നടത്തുകയും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വൈദഗ്ധ്യം നൽകുന്നതിന് നടപടികൾ സ്വീകരിക്കുകയും വേണം. അതോടൊപ്പം തന്നെ, എല്ലാ തൊഴിലാളികൾക്കും സാമൂഹിക സംരക്ഷണവും അടിസ്ഥാന സേവനങ്ങളും ലഭിക്കുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തുക, ലിംഗഭേദം, വരുമാനത്തിലെ വ്യത്യാസങ്ങൾ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ വ്യത്യസ്തതകൾക്ക് മീതെ, എല്ലാ യുവാക്കൾക്കും ഉൽപ്പാദനക്ഷമമായ തൊഴിൽ നേടാൻ കഴിയുന്ന തരത്തിൽ തൊഴിൽ മേഖല ശക്തിപ്പെടുത്തുക കൂടി വേണം. ചലനാത്മകവും സുസ്ഥിരവും നൂതനവും ജന-കേന്ദ്രീകൃതവുമായ സമ്പദ്‌വ്യവസ്ഥകൾ കെട്ടിപ്പടുക്കാനും യുവജനങ്ങളുടെ തൊഴിലവസരങ്ങളും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കാനും വേണ്ടി പ്രവർത്തിക്കാൻ ഗവൺമെന്റുകൾക്ക് കഴിയും. ആരോഗ്യ-സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതും തൊഴിലാളി സൗഹൃദ അന്തരീക്ഷം ജോലി സ്ഥലങ്ങളിൽ സൃഷ്ടിക്കുന്നതും തൊഴിലാളികളുടെ സുരക്ഷതത്വം സംരക്ഷിക്കുന്നതിൻ ഒഴിച്ചു കൂടാത്തതാണ്. ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകുന്ന ജോലി ചെയ്യുന്നവർക്കും മുകളിൽ പറഞ്ഞ സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് വളരെ പ്രധാനമാണ്.
കാലഘട്ടത്തിന്റെ അനിവാര്യതപ്പോലെ അത്യാധുനിക ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം മനുഷ്യനു സമ്മാനമായി കിട്ടിയതാണു എയ്ഡ്സ്. ഗൗരവതരമായ ജീവിതത്തിന്റെ ഇടനാഴികളില്‍ മനുഷ്യന്‍ പ്രകൃതിവിരുദ്ധ ജീവിത രീതീകള്‍ തന്റെ ആസക്തിയുടെ മുറിയില്‍ മുറയില്ലാതെ ആവര്‍ത്തിച്ചപ്പോള്‍ സ്വഭാവിക പരിണാമം എന്നപോലെ അവനിലേക്കു ക്ഷണിക്കപ്പെട്ടതാണു HIVഎന്ന വൈറ്സ്.മനുഷ്യനിലെ അറിവില്ലായികയുടെ ഇരുട്ടിലല്ല മറിച്ച് തൃപ്തിയടയാത്ത സുഖാന്വേഷണത്തിന്റെ അലക്ഷ്യമായ അബോധവേനലില്‍ പിഴച്ചുപ്പോയ തിരിച്ചറിവിന്റെ ശിക്ഷയാണു ഈ രോഗം. മനുഷ്യന്‍ അവന്റെ കണ്ണുകാണാത്ത കാമാസക്തിയില്‍ വ്യത്യസ്ത സുഖാനുഭവങ്ങള്‍തേടി മൃഗങ്ങളെ ലൈംഗിക ആവിശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിടത്താണ് മാനവരാശിക്ക് ആകമാനം വിനാശകരമായ ഈ ദുരന്തം സഭവിച്ചത്‌ . അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണു മൃഗങ്ങളെ ലൈംഗിക ആവിശ്യത്തിനുവേണ്ടി അധികമായി ഉപയോഗിക്കുന്നതു. അതുകൊണ്ട് തന്നെ ഈ രോഗം അവിടെന്നാണ് പിറവികൊണ്ടതും. ചേരാത്തത് ചേര്‍ന്നാല്‍ വിഷമാകുന്നത് പോലെ ഈ വിഷവും അവിടെന്നാണ് പകര്‍ന്നത് . മൃഗത്തെ ഭോഗിച്ച മനുഷ്യന്‍ പിന്നെയും മനുഷ്യനെ ഭോഗിക്കണ്ടി വന്നിടത്താണ് രോഗം ഉണ്ടാകാന്‍ ഇടയായത് . മൃഗങ്ങളെ ലൈഗിക ആവിശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന വികൃതമായ മനസ് രൂപപ്പെടുന്നത് രോഗതുല്യമായ അമിത ലൈഗിക ആസക്തി മനസ്സില്‍ സൂക്ഷിക്കന്നതും കൊണ്ടും, കൂട്ടിനായി വളര്‍ത്തു മൃഗങ്ങള്‍ മാത്രമുള്ള സ്വന്തം വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്നത്‌ കൊണ്ടുമാണ് ,അമിതമായ ലൈഗിക ആസക്തിയാല്‍ സ്വന്തംഇണയില്‍ നിന്ന് ലഭിക്കുന്ന സഹകരണങ്ങള്‍ വേണ്ടുന്നപോലെ തൃപ്തിയടയാത്തതുകൊണ്ട് പുതിയ മാര്‍ഗ്ഗങ്ങള്‍തേടി എത്തിപ്പെടുന്നതുമാകാം. അമേരിക്കയിലും ,യൂറോപ്യന്‍ രാജ്യങ്ങളിലും ലൈഗികകാര്യങ്ങളില്‍ ഇന്ത്യാരാജ്യത്തുള്ളതുപോലെ വലിയ സദാചാര കീഴ്‌വഴക്കങ്ങള്‍ ഒന്നുമില്ല.ആവിശ്യങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരുപോലാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുമെങ്കില്‍ മറ്റൊന്നും അവിടെ തടസമായി വരുന്നില്ല . ഒരുസ്ത്രീയോ ഒരുപുരുഷനോ ഒരാള്‍ തമ്മില്‍ മാത്രമേ ലൈഗിക വ്യവഹാരങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നു അവര്‍ക്കിടയില്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല പരസ്പരമുള്ള ഇഷ്ടവും താല്പര്യവുമാണ് പ്രധാനം . സ്വവര്‍ഗ്ഗരതിയെ ഗവണ്‍മെന്റു തലത്തില്‍ പ്രോത്സാഹിപ്പിക്കുകയും ,പ്രേരിപ്പിക്കുകയും ചെയ്യുന്ന നിയമം ഉള്ള രാജ്യമാണ് അമേരിക്ക . അതായത് പ്രകൃതിവിരുദ്ധ ജീവിതരീതികളെ തെറ്റായികാണാനോ അവയെ തിരുത്തുവാനോ ശ്രമിക്കുന്ന മനസ്സ് സമൂഹത്തിനു ഉണ്ടാക്കുന്നതിനു പകരം അവയ്ക്ക് വേണ്ടുന്ന തരത്തില്‍ അംഗികാരവും പരിരക്ഷയും നല്കുന്ന വ്യവസ്ഥകള്‍ ഗവണ്‍മെന്റു മുന്‍പോട്ടു വെക്കുന്നു എന്ന് സാരം . സെക്സ് ജീവിതത്തിന്റെ അതിപ്രധാനമായ കാര്യമാണങ്കിലും നിയന്ത്രണങ്ങളും വേണ്ടുന്ന മര്യാതയും പാലിക്കേണ്ടുന്ന ഒന്നാണ് അത് .സെക്സ് എങ്ങനെ ? ആരോട്..?, ഏതുതരത്തില്‍ എന്നുള്ള സംസ്കാരം പാലിക്കപ്പെടേണ്ടാതായിയുണ്ടന്നു പറഞ്ഞാല്‍ തെറ്റാവില്ല . ജീവിതത്തിന്റെ സര്‍വ്വമുഖമായ എല്ലാ പ്രശ്നങ്ങളെയും മാനസികമായി ഒരു പരിധിവരെയും കാര്യമായി സ്വാദിനിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നതില്‍ സെക്സിനുള്ളപങ്ക്‌ ചെറുതല്ലന്നു ആ മേഖലയിലെ വിദഗ്ദ്ധന്‍മാര്‍ പറയുന്നു. മൃഗങ്ങളുടെ ജീവിതരീതിയും അവയുടെ ലൈംഗിക നിറവേറ്റലും നിരീക്ഷിച്ചാല്‍ ഇക്കാര്യത്തില്‍ മൃഗങ്ങള്‍ പുലര്‍ത്തുന്ന മര്യാദയുടെ സുതാര്യത മനസിലാക്കാന്‍ കഴിയും. ആണാട് പെണ്ണാടിനെ ഭോഗിക്കാറൂള്ള് ,കാള പശുവിനെ ,പോത്ത് എരുമയെ ,ആണ്‍സിഹം പെണ്‍സിഹംത്തെ, പിടിയാന കൊമ്പനാന തമ്മില്‍ ,ആണ്‍പട്ടിയും പെണ്‍പട്ടിയും തമ്മില്‍ ,പിടകോഴിയെ പൂവന്‍കോഴിയും ,പെണ്‍കിളികള്‍ ആണ്‍കിളികള്‍ തമ്മില്‍ ഭൂമിയിലെ എല്ലാ തിരിച്ചറിവില്ലാത്ത ജീവി-ജന്തുലോകവും അവയുടെ വര്‍ഗ്ഗത്തിലെ ആണ്‍പെണ്‍ ഇനങ്ങള്‍ തമ്മിലെ ഇണചേരാറൂള്ള് .അതാണ്‌ പ്രകൃതിനിയമം അങ്ങനെ പാടുള്ളൂ .അതുകൊണ്ടാണ് എല്ലാജീവലോത്തിനും ആണ്‍ പെണ്‍ വര്ഗ്ഗമുണ്ടായത് . വിവേഗവും തിരിച്ചറിവുമുള്ള മനുഷ്യന്‍മാത്രമേ തീവ്രമായ അവന്റെ കാമാവേശത്തിനു മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കാറൂള്ളൂ. ഒരേ വര്‍ഗ്ഗത്തില്‍ പെടുന്നത് തമ്മില്‍ എത്രതവണ ഇണചേര്‍ന്നാലും ഒരു രോഗവും വരില്ല. ഒരു സ്വഭാവ വ്യവസ്ഥയുണ്ടാകണം എന്നുമാത്രം. കോഴികളെ കണ്ടിട്ടില്ലേ ? പിടയെ കണ്ടാല്‍ അപ്പോള്‍ തന്നെ ഭോഗിക്കും ,പട്ടികളെ നോക്ക് , ഈച്ചയും ,പൂച്ചയും, പന്നികളും ,പശുക്കളും ആനയും ,മയിലും ,ഒട്ടകവും മത്സ്യവും ഒക്കെ അതുപോലാണ് .ഇവയൊന്നും അവരുടെ ലൈംഗികനിര്‍വൃതിക്ക് വേണ്ടി മറ്റു വര്‍ഗ്ഗത്തില്‍ പെട്ടതുമായി ഭോഗത്തില്‍ ഏര്‍പ്പെടില്ല .എന്നാല്‍ മനുഷ്യന്‍ അവന്റെ വര്ഗ്ഗത്തിനെ ദ്രോഹിക്കുന്നപ്പോലെ മറ്റു വര്‍ഗ്ഗത്തെയും ദ്രോഹിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു . വളര്‍ത്തു മൃഗങ്ങളെ സെക്സിനായി കൂടുതലായും ഉപയോഗിക്കുന്നത് സ്ത്രീകളാണ് . പുരുഷന്‍മാരും ചിലനാടുകളില്‍ മൃഗങ്ങളെ സെക്സിനായി ഉപയോഗിക്കുന്നുണ്ട് . മനുഷ്യന്റെയും മറ്റു ജന്തു-ജീവിസമൂഹത്തിന്റെയും ലൈംഗിക സദാചാരം എത്ര വ്യത്യസ്തമാണ് . ലൈംഗിക കാര്യങ്ങളില്‍ മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് അപകടമാണന്നു പറയാന്‍ ആകില്ല .പക്ഷെ അത് ആണുംപെണ്ണും പരസ്പര ഇഷ്ടത്തോടും താലപര്യത്തോടും വ്യവസ്ഥകളോടും കൂടി പാലിക്കാന്‍ തയ്യാറായാല്‍ മതിയാകും . ഇണചേരുക എന്ന് പറയുന്നത് ഇഷ്ടമുള്ള ആണിനെ ഒരു ആണ് ഭോഗിക്കുയോ, പെണ്ണിനെ പെണ്ണ് സെക്സിനായി ഉപയോഗിക്കുകയോ ചെയ്യുക എന്ന അര്‍ത്ഥത്തില്‍ കാണാന്‍ കഴിയുമോ ? . ഇതൊക്കെ മനുഷ്യന്‍ മൃഗങ്ങളെ കണ്ടു പഠിക്കണം .അവര്‍ അവരുടെ ഇനത്തില്‍പ്പെട്ട ആണ്‍പെണ്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍മാത്രമേ സെക്സില്‍ ഏര്‍പെടുകയുള്ളൂ. മനുഷ്യര്‍ മാത്രമേ അക്കാര്യത്തില്‍ വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാറുള്ള്. ഇവിടെ നമ്മുടെ സുഖാന്വേഷണത്തിന്റെ താല്‍പര്യങ്ങളില്‍ പ്രശ്നാധിഷ്ഠിതമായ കുഴപ്പങ്ങള്‍ കടന്നു കൂടുന്നത് ഇണയെ വേണ്ടുന്ന പോലെ ലഭ്യമല്ലാത്തത് കൊണ്ടല്ല മറിച്ചു കാമവൈകല്യമുള്ള മനസ്സുള്ളതുകൊണ്ടാണ്.തിരിച്ചറിവിനുമേല്‍ പരന്ന കരിമേഘങ്ങളെ മറയാക്കി മാനുഷികങ്ങളെ മറക്കുന്നത് കൊണ്ടാണ് . പേരിനുപോലും മര്യാദവഴങ്ങാത്ത സംസ്കാരങ്ങള്‍ ദുരന്തങ്ങള്‍ അറിയാതെ സ്വന്തംതാല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യപ്പെടുമ്പോള്‍ നിരപരാധികളുടെ കണ്ണീര്‍ ചാലുകള്‍ ഇവിടെ ഇങ്ങനെ വലുതായി കൊണ്ടിരിക്കും .അത്തരം ക്രൂരമായ സംസ്കാരത്തെ സമുന്നമെന്നു നാം വാഴ്ത്തും . രോഗം വന്നാല്‍ മരണം ഉറപ്പിക്കാവുന്ന ഇതിനു ഒരു മറുമരുന്നു ഇന്നുമില്ല്ല.നാളെ ഒരുപക്ഷേ ഉണ്ടായേക്കാം,ഉണ്ടാകട്ടെ! ഒരുകൂട്ടരോ,ഒരുത്തനോ ചെയ്യന്ന കുരുത്തക്കേടിന്റെ ശിക്ഷ എല്ലാവരും ചേര്‍ന്ന് അനുഭവിക്കണമെന്ന പ്രപഞ്ചനിയമം ഇവിടെയും തെറ്റുന്നില്ല . ഡിസംബര്‍ ഒന്ന് നമുക്ക് വ്യഥമാനസരായി ആചരിക്കാം www.pavapettavan.com പോസ്റ്റ് ചെയ്തത് പാവപ്പെട്ടവൻ ല്‍ വെള്ളിയാഴ്‌ച, സെപ്റ്റംബർ 17, 2010 48 അഭിപ്രായ(ങ്ങള്‍) ലേബലുകള്‍: ലേഖനം 2010, സെപ്റ്റംബർ 4, ശനിയാഴ്‌ച എന്തിനാണ് മനുഷ്യനു മതവിശ്വാസം..? മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് .മനുഷ്യനൊപ്പം ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കും മറ്റു ജീവലോകത്തിനും ,പ്രാണിസമൂഹത്തിനും മതങ്ങളില്ല ,ദൈവങ്ങളില്ല, വിശിഷ്ടഗ്രന്ഥങ്ങളില്ല .എന്തുകൊണ്ട് മനുഷ്യനുമാത്രം ദൈവവും പിന്നെ മതവുമുണ്ടായി ? മനുഷ്യന്‍ കരയുകയും, ചിരിക്കുകയും, സന്തോഷിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .മൃഗങ്ങള്‍ കരയുകയും അവയുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുക്കയും ചെയ്യുന്നു . എല്ലാ ജീവജാലകങ്ങളും ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടാവാം . മരങ്ങളും ,ചെടികളും പുല്‍കൊടികളും കാറ്റിലാടിയുല്ലസിക്കുന്നുണ്ട് അത് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട് . ഇവയ്ക്കൊക്കെ ദൈവങ്ങളുണ്ടോ ? മതങ്ങളുണ്ടോ? ഉണ്ടങ്കില്‍ അത് ഏതു മതമായിരിക്കും ?ഏതു ദൈവമായിരിക്കും . അവര്‍ എന്തുകൊണ്ട് കലഹിക്കുന്നില്ല , പരസ്പരം വെട്ടിയും കുത്തിയും മുറവേല്‍പ്പിക്കുന്നില്ല . നായ്‌ക്കളെ നമ്മള്‍ വളര്‍ത്തുകയും സ്നേഹിക്കുകയും പലതും പഠിപ്പിക്കുകയും മനുഷ്യന്റെ കള്ളത്തരങ്ങള്‍ മണത്തുപിടിപ്പിക്കാന്‍ പരിശീലിപ്പിക്കു കയും ചെയ്യുന്നു . തത്തയെയും , മൈനകിളിയെയും പിടിച്ചു വയമ്പ് കൊടുത്തു സംസാരിക്കാന്‍ പഠിപ്പിക്കുന്നു ,വീട്ടില്‍ വളരുന്ന പൂച്ച അവയുടെ വീട്ടിലെ ആള്‍ക്കാരെ കണ്ടാല്‍ വാലൊക്കെ പൊക്കി സ്നേഹം പ്രകടിപ്പിക്കുന്നു .ഭീമകരമായ മത്സ്യങ്ങളെ പിടിച്ചു ചുംബിക്കാനും പ്രണയിപ്പിക്കാനും പഠിപ്പിക്കുന്നു. കാട്ടില്‍ കിടക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയെ നമ്മുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി പലതും പഠിപ്പിച്ചു ഉപയോഗിക്കുന്നു .മൃഗരാജനായ സിഹംപോലും മനുഷ്യന്റെ ശിക്ഷണത്തില്‍ പാകപ്പെടുന്നു . മനുഷ്യന്റെകുലമായ ഹോമോ സാപ്പിയന്‍ ജന്തുകുലത്തില്‍ ജനീച്ച കുരങ്ങിനെ നമ്മള്‍ മെരുക്കി എടുക്കുന്നു .ഇവക്കൊന്നും മതങ്ങളില്ലേ ? മനുഷ്യന്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വളര്ത്തുന്നവന്റെ മതം .ജാതി അനുസരിച്ച് പേരിടാറുണ്ട്‌ .ആ പേരുപറഞ്ഞു വിളിച്ചു പഠിപ്പിക്കാറുണ്ട്,അനുസരിപ്പിക്കാറുണ്ട് . അപ്പോള്‍ ഇതുപോലെയാണ് മതങ്ങളെയും ദൈവങ്ങളെയും മനുഷ്യനുണ്ടാക്കിയതു . മനുഷ്യന്‍ ആക്രമക്കാരിയായ പെട്ടന്ന് മെരുങ്ങുകയും പിണങ്ങുകയും പകസൂക്ഷികയും ചെയ്യുന്ന ഒരു ജീവിയാണ് . മനുഷ്യന്റെ ഈ സ്വഭാവവൈകൃതം ഒരു പക്ഷെ ആദിപുരാതന കാലത്ത് തിരിച്ചറിവില്ലാതെ കൂടുതല്‍ ക്രൂരമായ അവസ്ഥവിശേഷം ആയിരുന്നിരിക്കാം .ഇലകളും ,കായ്കളും ,പഴങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും മാത്രം ഭക്ഷണങ്ങളായി ഉണ്ടായിരുന്ന കാലത്ത് ആയിരിക്കാം മതങ്ങളും ആചാരങ്ങളും ഉണ്ടായത് .ഫലവൃക്ഷങ്ങളും ധാരളമായി കിഴങ്ങ് വര്‍ഗ്ഗങ്ങളും കിട്ടിയിരുന്ന പ്രദേശങ്ങള്‍ ആരോഗ്യമുള്ളവര്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ആ പ്രദേശത്തു ഉണ്ടായിട്ടുള്ള കലഹങ്ങളില്‍ നിന്നായിരിക്കും ഒരു ജീവിത ക്രമംരൂപപ്പെട്ടത്. അക്കാലത്ത് അവര്‍ക്കിടയിലെ അല്പംബുദ്ധിയും വിവേഗവും ഉള്ളവാരായിരിക്കാം ആഹാരക്രമങ്ങളിലെ നിര്‍ദേശവും ആളോഹരിയുടെ ഉപയോഗവും സംരക്ഷണവും നിഷ്കര്‍ഷിച്ചിരുന്നത് .വിളയെടുക്കലിനും ,വിളയിറക്കലിനും തീര്‍പ്പാക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയില്‍ നിന്നായിരിക്കണം ഒരു കൂട്ടം ചേരലും, ഒരു അനുസരണ മനോഭാവം ഉണ്ടായതും ,ഒരു ജീവിത മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായതും .പിന്നീട് മനുഷ്യന്റെ വളര്‍ച്ചയില്‍ അതിനു ആചാരത്തിന്റെയോ, അനുഷ്ടാനത്തിന്റെയോ ,സംസ്കാരത്തിന്റെയോ ഉള്കരുത്തുകള്‍ ഉണ്ടായത് . ആവിശ്യങ്ങള്‍ക്ക് അനുസരിച്ച മാറ്റങ്ങളിലൂടെ അന്യദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ അന്തരീഷങ്ങളില്‍ ഒക്കെയും കൂടുതല്‍ കൂടുതല്‍ മാറ്റങ്ങളിലൂടെ തോടുകളില്‍ ഒഴികിനടന്ന പരുക്കനായ വശങ്ങളുള്ള വലിയ കല്ലുകള്‍ ഒഴുകി ഒഴികി നദിയും ,പുഴയും, ആറും, കായലും കഴിഞ്ഞു നല്ല മിനുസമുള്ള മനോഹരമായ ഒരുളന്‍ കല്ലുകള്‍ ആകുന്നതുപോലെ മതങ്ങളും ,വിശ്വാസങ്ങളും , പുത്തന്‍ സംസ്കാരവും മനുഷ്യനില്‍ അടിയുറച്ചു . നമ്മുടെ അച്ഛന്റെ പേര് നമുക്കറിയാം അച്ഛന്റെച്ഛനെ അറിയാം രണ്ടോ നാലോ തലമുറക്ക് മുന്‍പുണ്ടായിരുന്ന കാരണവരുടെ പേരറിയാം ഒരു പതിനഞ്ചു അല്ലങ്കില്‍ വേണ്ട ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാര ഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ടാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ? മതങ്ങള്‍ വലുതായി എന്ന് പറയുന്നത് ജനസഖ്യ വര്‍ദ്ദിക്കുന്നതിനബന്ധമായി വേണം കരുതാന്‍ ,ദൈവങ്ങള്‍ വര്‍ദ്ദിച്ചു എന്ന് പറയുന്നത് അസ്വസ്ഥരായ വിശ്വാസികള്‍ പെരുകുന്നതിന് ആധാരമായി എന്നുവേണം അനുമാനിക്കാന്‍ . അസ്വസ്ഥരായ മനുഷ്യര്‍ തന്റെ ശാന്തതക്കു വേണ്ടി പലവഴികളും ആലോചിക്കുമെന്ന ലളിതമായ ചിന്തയുടെ കുശാഗ്രമായ തിരിച്ചറിവില്‍ നിന്നാണ് ദൈവങ്ങള്‍ പെരുകിയത് . ആള്‍ ദൈവങ്ങള്‍ അങ്ങനെയാണ് നമുക്കിടയില്‍ ചുവടുറപ്പിച്ചത് .ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വളരാന്‍ മനുഷ്യന്‍ ആവിശ്യമാണ് .മനുഷ്യന് അവന്റെ സമാധാനമായ മാനസിക പുരോഗതിക്കു ദൈവംവേണം . ഈ പരസ്പരപൂരകങ്ങളാണ് ഇവരണ്ടിന്റെയും ശക്തമായ വളര്‍ച്ചക്ക് കാരണം . പ്രചാരത്തില്‍ ഇന്നുള്ളതില്‍ വച്ച് വിശ്വാസികള്‍ അധികമുള്ള മൂന്നു മതങ്ങളാണ് നിലവിലുള്ളത് .എണ്ണത്തില്‍ കൂടുതലുള്ളത് ക്രിസ്തിയന്‍ പിന്നെ മുസ്ലീം മൂന്നാമത് ഹിന്ദു , ഈ മതങ്ങളില്‍ നിന്നൊക്കെ ഇന്ന് അനേകം ശാഖകളും ഉപശാഖകളും ഉണ്ടായിരിക്കുന്നു . ( കാലപ്പാച്ചിലില്‍ ഇനിയും പുതിയ മതങ്ങള്‍ ഉണ്ടായേക്കാം) എല്ലാമതങ്ങളും നന്മയില്‍ അധിഷ്ഠിതമായ ശുഭ്രമായ പ്രകാശം ചൊരിയുന്ന ആത്മശുദ്ധികരണമാണ് ഉദ്ദ്യേശിക്കുന്നെങ്കിലും വേണ്ടുന്ന തരത്തില്‍ വിശ്വാസികളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ് .അതുകൊണ്ടാണ് മതവിശ്വാസങ്ങള്‍ പല രൂപപകര്ച്ചയിലേക്ക് വഴിമാറി പോകുന്നത് . എന്തിനാണ് മനുഷ്യന് മതവിശ്വാസം..? അഥവാ ദൈവ വിശ്വാസം ? വിശ്വാസസികള്‍ പറയും ഈ ജീവിതം യാഥാര്‍ത്ഥ്യജീവിതമല്ലന്നും മരിച്ചു കഴിഞ്ഞു മറ്റൊരു ലോകമുണ്ടന്നും അവിടെ താന്‍ചെയ്ത നന്മതിന്മകള്‍ വിചാരണ ചെയ്യപെടുകയും സ്വര്‍ഗ്ഗവും നരകവും എന്നുള്ള രണ്ടു അവസ്ഥകള്‍ വിധിക്കപെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു .ഈ അടിസ്ഥാന വാദത്തിന്റെ അറിവ് വന്നവഴി നിലവിലുള്ള മതഗ്രന്ഥത്തില്‍ നിന്നുമാണ് .ഖുറാന്‍ ,ബൈബിള്‍ ,മഹാഭാരതം ഇതെല്ലാം അക്കാലത്ത് ജീവിച്ചിരുന്ന ദീര്ഘദൃക്കുകളായ അനേകങ്ങളായിട്ടുള്ള കാലാക്കാരന്‍മാരുടെ സൃഷ്ടികളാണ് . (ഇതില്‍ ഖുറാന്‍ എഴുതപ്പെട്ടതല്ല ഇറക്കപ്പെട്ടതാണന്നു മുസ്ലിങ്ങളുടെ വാദം) ഇവയെല്ലാം ആചാരങ്ങളില്‍ വ്യത്യസ്തത പുലര്ത്തുന്നുണ്ടങ്കിലും ആദ്യന്തികമായി ഒരുഭയം വളര്‍ത്തുന്നുണ്ട് . ദൈവത്തെ അഥവ മതത്തെ നിഷേധിക്കുകയോ തെള്ളിപറയുകയോ ചെയ്‌താല്‍ അവനു കൊടുംശിക്ഷകള്‍ ദൈവ ഭാഗത്ത് നിന്നുണ്ടാവും എന്ന് ഭയപെടുത്തുന്നു, മാത്രവുമല്ല ദൈവത്തില്‍ ഭയന്നാണ് ജീവിക്കണ്ടത് എന്നും പറഞ്ഞു പഠിപ്പിക്കുന്നു . ആ ഭയപ്പെടുത്തലാണ് മതവിശ്വാസികളായി തുടരാനും വിശ്വാസത്തിലൂന്നിയ "നന്മ" സഹജീവിയോടു പ്രകടിപ്പിക്കാനും ഒരുപരുതിവരെ സഹായകമാകുന്നത് . ഉപജീവനത്തില്‍ എല്ലാത്തരത്തിലും മനുഷ്യന്‍ എക്കാലത്തും അസ്വസ്ഥനാണ് അവനു കുറച്ചു നേരെമെങ്കിലും സമാധാനംവേണം ,ശാന്തതവേണം അതിനുള്ള നല്ല മാര്‍ഗ്ഗമാണ്‌ മനസിനെയും,ശരീരത്തെയും മറ്റു ചിന്തകളില്‍ നിന്നെല്ലാം അകറ്റി ശാന്തമായി, നിശബ്ദമായി, ഏകാഗ്രമായി നില്‍ക്കുക എന്നത് ഇതൊരു മെഡിറ്റേഷനാണ് . ഇങ്ങനെ നിരന്തരമായി ഒരു നിച്ശിത സമയത്ത് ചെയ്യപ്പെടുകയാണങ്കില്‍ മാനസികമായ ഉന്മേഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല . ഇതിന്റെ അദൃശ്യരൂപിയായ ഉന്നമാണ് ദൈവം. മനസിനെ ഒരേ കേന്ദ്രത്തിലേക്ക് കൊണ്ട് വരിക എന്നത് അനായാസമാണങ്കിലും അസ്വസ്ഥരായ മനുഷ്യന് കഴിയാതെവരും. ഇവിടെ ഉന്നമാണ് ദൈവസങ്കല്പം. തലമുറകള്‍ കൈമാറി കഴിയുമ്പോള്‍ നാളെ ഉണ്ടാകുന്ന മനുഷ്യന്റെ വിശ്വാസപ്പുറത്തേക്ക് വരണ്ടുന്ന ദൈവസങ്കല്‍പ്പം അത്രയേറെ കരുതല്‍ ഉണ്ടാകണം എന്ന് ഇതിന്റെ സൃഷ്ടാക്കള്‍ക്ക് നന്നായി ആറിയാമായിരുന്നു. ലോകത്തിലുള്ള എല്ലാമനുഷ്യര്‍ക്കും രൂപംഒന്നുതന്നെ നിറത്തിലും ,നീളത്തിലും മൂക്കിന്റെയും, കണ്ണിന്റെയും വ്യത്യാസത്തില്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ അവിടെത്തെ കാലാവസ്ഥയുടെയും ,അന്തരീഷ സമ്മര്‍ദ്ദത്തിന്റെയും വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രം .ചോരക്കു ഒരേ നിറം ,വിശപ്പിനു ഒരേ മുഖം ,ചിരിക്കുന്നതും കരയുന്നതും ഒരുപോലെ ,നടക്കുന്നതും, ഉറങ്ങുന്നതും ,ഉണ്ണുന്നതും ഒരേപോലെ.ലൈംഗിക വേഴ്ച നടത്തുന്നതും അത് പ്രകടിപ്പിക്കുന്നതും ഒരുപോലെ , പ്രസവിക്കുകയും കുട്ടിയെ വളര്‍ത്തുന്നതും ഒരുപോലെ ആശയവിനിമയം നടത്തുന്നതും ഒരുപോലെ പക്ഷെ മതവിശാസങ്ങള്‍ ,ദൈവ വിശ്വാസങ്ങള്‍ പലതു എന്താണ് ഈ വൈരുദ്ധ്യം ? ദൈവവിശ്വാസം മഹനിയമായ ഒരു സന്ദേശമാണ് പറയുന്നത് പക്ഷെ മനുഷ്യന്‍ ഇന്ന് അതിന്റെ പേരിലാണ് കൂടുതല്‍ കൊല്ലപ്പെടുന്നതും രാജ്യങ്ങള്‍ വിഭജിക്കപ്പെടുന്നതും. കൃഷിസംസ്കാരങ്ങളില്‍ നിന്നാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത് .അത് മനുഷ്യന്റെ ജീവിത ക്രമങ്ങളില്‍ ഹിംസാത്മകസ്വഭാവം നിരുത്സാഹപ്പെടുത്താന്‍ വേണ്ടി പിറവിക്കൊണ്ടാതാണ്. എന്നാല്‍ ഇന്ന് മനുഷ്യന്റെ നാശത്തിന്റെതന്നെ കറുപ്പായി അത് മയങ്ങി വളര്‍ന്നു . ഇനി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി നമുക്ക് ഇങ്ങനെ പറയാം ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ട് ആ ശക്തിയാണ് ഈ ലോകത്തെ ചലിപ്പിക്കുന്നതും നിലനിര്ത്തുനതും അപ്പോളും ഒരു കുഴപ്പം ദൈവത്തിന്റെ പേരില്‍ ഉണ്ടാവുന്നു .ആ ദൈവം ഏത്
പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. Web Team First Published Oct 6, 2022, 5:40 PM IST ദില്ലി: കേരള പൊലീസിലുള്ളവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് കൈമാറിയെന്ന റിപ്പോർട്ടുകൾ എന്‍ ഐ എ തള്ളി. കേരള പൊലീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം വ്യക്തമാക്കിയെന്നും എന്‍ ഐ എ വൃത്തങ്ങൾ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് ഏജൻസി ഇതുവരെ അറസ്റ്റ് ചെയ്‍തത്. പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തില്‍ താഴെ രൂപമാത്രം. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണെന്നും എൻ ഐ എ വ്യത്തങ്ങൾ വ്യക്തമാക്കി. ദില്ലിയിൽ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ 19 പേരില്‍ 16 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് പേർ ഒക്ടോബർ 10 വരെ എന്‍ ഐ എ കസ്റ്റഡിയില്‍ തുടരും. അതസമയം പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്‍കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർ നടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുത ഉള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും. യു എ പി എ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് കേന്ദ്രം പി എഫ് ഐ നിരോധനം പ്രഖ്യാപിച്ചത്. ട്രൈബ്യൂണൽ ഇക്കാര്യം സ്ഥിരീകരിക്കണം എന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ പങ്ക്, വിദേശത്ത് നിന്നുള്ള ഹവാല പണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. Last Updated Oct 6, 2022, 5:51 PM IST pfi Follow Us: Download App: RELATED STORIES 'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി 'സർക്കാരിനെതിരെ ഭരണഘടനാ പദവി വഹിക്കുന്നവരെ ഉപയോഗിക്കുന്നു'; ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പ് ശ്രമം തടഞ്ഞ് സമരക്കാർ; വീണ്ടും യുദ്ധക്കളമായി വിഴിഞ്ഞം 'വിഴിഞ്ഞത്തെ സംഘർഷം മനഃപൂർവം ഉണ്ടാക്കുന്നത്'; സമരക്കാരുടേത് ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യമെന്ന് ശിവൻകുട്ടി കെ കെ ശൈലജയുടെ കാലത്ത് സുപ്രധാന വ്യവസ്ഥകളൊഴിവാക്കി സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇസി നല്‍കിയെന്ന് സത്യവാങ്മൂലം LATEST NEWS ഓട്ടിസം ബാധിതയായ മകളുമായി ദുരിതജീവിതം തള്ളി നീക്കി ബധിരയും മൂകയുമായ ഒരമ്മ 'ദൃശ്യം 2' ബോളിവുഡിനെ പിടിച്ചുയര്‍ത്തുന്നു, ആദ്യ ആഴ്‍ചയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത് മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് വേണം, എഐസിസിക്ക് മുന്നിൽ നിർദ്ദേശവുമായി സച്ചിന്‍ പൈലറ്റ് 'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു
അടുക്കളഭാഗത്തുള്ള ജനല്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അടുക്കളയില്‍ നിന്ന് ഇടനാഴിയിലേക്കുള്ള വാതിൽ ഒച്ചയുണ്ടാക്കാതെ തള്ളിത്തുറന്ന് കള്ളന്‍ ഇടനാഴിയിലെ ഇരുളിലേക്ക് പ്രവേശിച്ചു..... - അമാനുഷികശേഷികളുള്ള ഒരു കള്ളനായിരുന്നു അയാൾ. ഏത് കൊടിയ ഇരുട്ടിനെയും വകഞ്ഞുമുന്നേറാനാവുന്ന കണ്ണുകളായിരുന്നു അയാളുടേത്. ഏതൊരു നേര്‍ത്ത ശബ്ദവീചിയേയും അയാളുടെ കര്‍ണപുടങ്ങള്‍ക്ക് തിരിച്ചറിയാനാവുമായിരുന്നു. സൗമ്യവും, ശാന്തവുമായിരുന്നു അയാളുടെ മുഖഭാവം. ചുമരുകൾ തുരന്നും, ജനൽക്കമ്പികൾ വളച്ചും., അകത്തളങ്ങളിലെ ഇരുണ്ട അനിശ്ചിതത്വങ്ങളിലേക്ക് നൂണ്ടിറങ്ങുമ്പോഴും ആത്മവിശ്വാസം സൗമ്യമായ ഒരു പുഞ്ചിരിയായി അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു. കാവല്‍നായ്ക്കള്‍ അയാളില്‍നിന്നു പ്രസരിച്ചിരുന്ന പ്രത്യേകതരം ഗന്ധത്തില്‍ വിനീതവിധേയരായി. അയാളുടെ സ്പര്‍ശനത്തില്‍ ഇരുമ്പഴികളും, സ്റ്റീൽ അൽമാരകളും ലോഹപാളികള്‍ക്ക് സഹജമായ പ്രകമ്പനങ്ങള്‍ പുറപ്പെടുവിച്ചില്ല.... - ഉറങ്ങുന്നവരുടെ., നിദ്രയുടെ ആഴമളക്കാനും, അവരുടെ സ്വപ്നസഞ്ചാരത്തിന്റെ പാതകള്‍ തിരിച്ചറിയാനും അയാള്‍ക്ക് കഴിയുമായിരുന്നു. - സ്വപ്നവും, യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം കൃത്യമായി കണക്കുകൂട്ടി ഒരോ സ്വപ്നസഞ്ചാരിയുടേയും ദിശാപരിക്രമണങ്ങൾ അകക്കണ്ണിൽ കാണാനുള്ള ത്രികാലജ്ഞാനവും ആ കള്ളനുണ്ടായിരുന്നു. ഒരിളംകാറ്റുപോലെ മുറികളില്‍ പ്രവേശിച്ച് ആരുമറിയാതെ കളവുമുതലുമായി പുറത്തുകടക്കാൻ അയാൾ വിദഗ്ദനായിരുന്നു. - കള്ളന്‍ മുറികളില്‍ നിന്ന് മുറികളിലേക്ക് നീങ്ങാന്‍ തുടങ്ങി.... ഒന്നാമത്തെ മുറിയില്‍ 'ചെറിയ പെണ്‍കുട്ടി' ഉറങ്ങുകയായിരുന്നു. അവളുടെ സ്വപ്നത്തില്‍ 'ഛോട്ടാഭീം' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രവും അതിലെ കുട്ടികളും നിറഞ്ഞു നിന്നു. 'കാലിയ' എന്ന ഭീകരന്റെ തടവറയിൽ നിന്നും, 'ഇന്ദുവതി'യെന്ന രാജകുമാരിയെ രക്ഷിക്കാനായി 'ധോലക് പൂരിലെ' മലഞ്ചരിവിലൂടെ ആവേശപൂര്‍വ്വം നടന്നു പോവുന്ന അവളുടെ സ്വപ്നസഞ്ചാരങ്ങള്‍ കണ്ട് കള്ളന് ഉള്ളില്‍ ചിരിവന്നു..... - അൽപ്പനാളുകൾ കഴിയുമ്പോൾ കളിക്കോപ്പുകളും വർണസ്വപ്നങ്ങളുമില്ലാതെ അനാഥാലയത്തിന്റെ നീണ്ട വരാന്തയുടെ അറ്റത്ത് വിഷാദപൂർവ്വം തലകുമ്പിട്ടിരിക്കുന്ന ആ കുട്ടിയുടെ രൂപം അപ്പോൾ കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞു. ജുവനൈൽ ഹോമുകളിലെ വിങ്ങുന്ന ഏകാന്തതയിൽ അവൾ കൗമാരം പിന്നിടുന്നതും, വിഷാദക്കുരുക്കിൽ തൂങ്ങിയാടി ജീവിതം അവസാനിപ്പിക്കുന്നതും ഉൾക്കാഴ്ചകളായി കള്ളൻ അറിഞ്ഞു....- ദുരിതക്കയത്തിലേക്ക് ഒഴുകിപ്പോവുന്ന ഒരു ജീവിതത്തിന്റെ അൽപ്പമാത്രയായ സൗഭാഗ്യങ്ങളിൽ നിന്ന് ഒന്നും അപഹരിക്കാതിരുന്നാലോ എന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും., അതീവ ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക് അത്തരം നിര്‍മലമായ ഹൃദയഭാവങ്ങള്‍ ഒരിക്കലും വന്നുകൂടാത്തതാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ മുറിയില്‍ ചിതറിക്കിടന്ന കളിക്കോപ്പുകള്‍ക്കിടയില്‍ പരതാന്‍ തുടങ്ങി.... നാണയങ്ങള്‍ ഇട്ടുവെക്കുന്ന വെളുത്ത മുയലിന്റെ ആകൃതിയിലുള്ള പെട്ടിയും, നൃത്തം വെക്കുന്ന നാടോടിപ്പെണ്ണും, കറങ്ങിയോടുന്ന തീവണ്ടിയും ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ട് കുട്ടിയുടെ സ്വപ്നസഞ്ചാരങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ കള്ളന്‍ മുറിവിട്ടു പോയി. രണ്ടാമത്തെ മുറിയില്‍ 'കുട്ടിയുടെ അച്ഛനും,അമ്മയും' ഇണചേരുകയായിരുന്നു. തുടുത്ത മാംസപേശികളുള്ള കൂട്ടുകാരനെ മനസ്സിൽ ധ്യാനിച്ച് അവളും, അതിശയകരമായ അംഗലാവണ്യമുള്ള കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളും തികച്ചും കപടമായ പ്രണയനാട്യങ്ങളോടെ ഇണചേരുമ്പോള്‍ അപഥസഞ്ചാരങ്ങളുടെ ആവേഗങ്ങള്‍ കണ്ട് കള്ളന്‍ ഊറിച്ചിരിച്ചുപോയി..... - അൽപ്പനാളുകൾക്കുശേഷം അതേ കിടപ്പറയിൽ വെച്ച് അവളേയും, ജാരനേയും അയാൾ വെട്ടിനുറുക്കുന്നതും, തുടർന്ന് കൊടിയ ഉന്മാദത്തിന്റെ അശാന്തിയിൽ അയാൾ ഓടി അകലുന്നതും, തെരുവോരത്ത് അനാഥശവമായി അയാൾ അവസാനിക്കുന്നതും., കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞുവന്നു.... - തകർന്നടിയാൻ പോവുന്ന ജീവിതങ്ങളുടെ പുറംതോടിലെ നിറക്കൂട്ടുകളിൽ നിന്ന് ഒന്നും അപഹരിക്കാതിരുന്നാലോ എന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും., ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം വൈകാരിക വിഷയങ്ങളുടെ കൗതുകങ്ങള്‍ ഒരിക്കലും വന്നുകൂടാത്തതാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ മുറിയില്‍ പരതാന്‍ തുടങ്ങി.... നിലത്തേക്ക് ഊര്‍ന്നുവീണ അവളുടെ ലോലമായ നിശാവസ്ത്രവും, കാമോദ്ദീപകങ്ങളായ ചില അടിവസ്ത്രങ്ങളും, ഊരിവെച്ച ആഭരണങ്ങളും, പണം സൂക്ഷിച്ചിരുന്ന ചെറിയ ബാഗും പെറുക്കിയെടുത്ത് ഭാണ്ഡത്തിലിട്ട്, സര്‍പ്പങ്ങളെപ്പോലെ പുളഞ്ഞുകൊണ്ടിരുന്ന ഇണകളുടെ കപടനാട്യങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ കള്ളന്‍ മുറിവിട്ടു പുറത്തിറങ്ങി... മൂന്നാമത്തെ മുറിയിൽ 'കുട്ടിയുടെ മുത്തച്ഛൻ' ഉറങ്ങിയിരുന്നില്ല. ആസന്നമായ മരണചിന്തയില്‍ ഭയചകിതനായും , അടുത്ത മുറിയില്‍ നിന്നുയരുന്ന രതിസീല്‍ക്കാരങ്ങള്‍ കേട്ട് വല്ലാതെ അസ്വസ്ഥനായി മുരണ്ടുകൊണ്ടും അയാൾ തന്റെ വൃത്തിഹീനമായ കിടക്കയിൽ തളർന്നു കിടന്നു. ഒരിക്കലും തിരിച്ചുവരാത്ത കാമനകളുടെ ആഘോഷനാളുകളെക്കുറിച്ചുള്ള നഷ്ടബോധത്തോടെ ഉറങ്ങാനാവാതെ കിടക്കയില്‍ ചുരുണ്ടുകിടന്ന മെലിഞ്ഞുണങ്ങിയ വൃദ്ധനെ കണ്ടപ്പോള്‍ അതുവരെ നിശ്ശബ്ദനായിരുന്ന കള്ളന്‍ അറിയാതെ ചിരിച്ചു പോയി... "മരണമാണോ … " - വൃദ്ധന്‍ ചോദിച്ചു "അല്ല ഞാനൊരു കള്ളനാണ്.." - കള്ളന്‍ പറഞ്ഞു "ഓഹോ..., ഒടുവില്‍ നീ വന്നു അല്ലെ.." വൃദ്ധന്‍ അപ്പോൾ പറഞ്ഞു. "രാത്രികളില്‍ ഭയത്തിന്റ ഇരുണ്ട ആള്‍രൂപമായി മുറിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന നിന്നെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. യുവാവായിരുന്ന കാലത്ത് നീ വന്നണയുവാന്‍ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ.... ഒരു മല്‍പ്പിടുത്തത്തിലൂടെ നിന്നെ കീഴടക്കി കൂടെ ഉറങ്ങിയിരുന്ന കൂട്ടുകാരികൾക്കു മുന്നിൽ കരുത്തും, ധീരതയും തെളിയിക്കണമെന്നത് അന്നൊക്കെ എന്റെ വലിയ മോഹമായിരുന്നു. പിന്നീടെപ്പോഴോ അവരൊക്കെ പിരിഞ്ഞുപോയി... അസഹ്യമായ ഏകാന്തതയുടെ തടവറയിൽ ഞാനിതാ നിസ്സഹായനായി തളർന്നു വീണിരിക്കുന്നു. ഇപ്പോൾ ഒട്ടും ആവശ്യമില്ലാതിരുന്ന ഈ വേളയിൽ നീ വരേണ്ടിയിരുന്നില്ല....." "ഉറക്കറയിലേക്ക് പതുങ്ങിയെത്തുന്ന ഒരു കള്ളനും, അപ്രതീക്ഷിതമായി വന്നെത്തുന്ന മരണവും ജീവിതചക്രത്തിലെ അനിവാര്യതകളാണ്... " കള്ളൻ പറഞ്ഞു. "പക്ഷേ ഇപ്പോള്‍ നിന്നോടൊരു മല്‍പ്പിടുത്തത്തിന് എനിക്ക് ആവാതെ പോയല്ലോ...." ഊർജ്ജപ്രവാഹങ്ങളുടെ നല്ല നാളുകൾ ഓർത്തപ്പോൾ വൃദ്ധന് കണ്ഠമിടറി.... - ജീവിതസായാഹ്നം നൽകിയ നഷ്ടബോധത്തിൽ വെന്തുനീറുന്ന ആ മനസ്സിനെ കുറച്ചുനേരം ആശ്വസിപ്പിച്ചാലെന്താണെന്ന് ആലോചിച്ചെങ്കിലും., അത്തരം അപക്വവും, അർത്ഥരഹിതവുമായ ജീവിതഭാഷണങ്ങൾ തന്നെപ്പോലുള്ളവർ ഒരിക്കലും ചെയ്തുകൂടാത്തതാണെന്ന് തിരിച്ചറിഞ്ഞ കള്ളന്‍ അതൊന്നും കാര്യമാക്കാതെ മുറിക്കുള്ളില്‍ പരതാൻ തുടങ്ങി.... പുരാതനമായൊരു വൃത്തികെട്ടഗന്ധം മുറിയില്‍ തളം കെട്ടി നിന്നിരുന്നു. വൃദ്ധൻ ഉപയോഗിച്ചിരുന്ന എണ്ണയുടെയും, മരുന്നുകളുടേയും അറപ്പുളവാക്കുന്ന കൊഴുപ്പും,ഈർപ്പവും അവിടെയാകെ പടർന്നു കിടന്നു. ഒരു ജീവിതകാലം മുഴുവൻ ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങളുടെ കെട്ടുനാറുന്ന ഗന്ധങ്ങൾ വൃദ്ധരുടെ മുറികളിൽ പതിവുള്ളതായതുകൊണ്ട്., കള്ളനെ അത്തരം കാര്യങ്ങൾ ഒട്ടും അലോസരപ്പെടുത്തിയില്ല..... മൂലയിലുണ്ടായിരുന്ന പഴയൊരു തകരപ്പെട്ടി കള്ളൻ പതിയെ തുറന്നു. അതിൽ നിറയെ വൃദ്ധൻ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു.... പഴമയുടെ ഗന്ധം നുകർന്ന് അവക്കിടയിൽ സുഖവാസം നടത്തിയിരുന്ന കൂറകൾ അപ്പോൾ ഭയപ്പെട്ട് ലക്ഷ്യമില്ലാതെ പുറത്തേക്ക് ചാടി. ദീർഘകാലമായുള്ള അഭയകേന്ദ്രം വിട്ട്., അവ മുറിയിലെ ഈർപ്പത്തിലൂടെ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.... തങ്ങൾക്കു പരിചിതമായ ഗന്ധത്തിന്റെ ഉറവിടമന്വേഷിച്ച്., അവ വൃദ്ധന്റെ കിടക്കയിലേക്ക് പാഞ്ഞുചെന്നു.... വൃദ്ധശരീരത്തിന്റെ മടക്കുകളിൽ അഭയംതേടി അവ പതുങ്ങിയിരുന്നു....... പെട്ടിയിൽ നിന്നും കള്ളൻ പലതും പെറുക്കിയെടുക്കുവാൻ തുടങ്ങി...... വൃദ്ധൻ ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്ന തുരുമ്പു പിടിച്ച ഒരു തോക്കാണ് ആദ്യം കിട്ടിയത്. പിന്നെ അയാൾ പ്രാപിച്ച വേശ്യകളുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ച പഴയ ഒരു ആൽബവും കൈയ്യിൽ തടഞ്ഞു. തുരുമ്പെടുത്ത തോക്കും, വേശ്യകളുടെ ചിത്രമുള്ള ആൽബവും കള്ളൻ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു..... "ദയവായി അവ തിരികെ വെക്കുക. എന്റെ ക്ലാവുപിടിച്ച ജീവിതമാണത്. അവയുടെ സാമീപ്യമെങ്കിലും എനിക്കു സമാധാനം തരട്ടെ ... " വൃദ്ധൻ ചുരുണ്ടു കിടന്നു ചുമക്കുന്നതിനിടയിൽ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. കള്ളൻ പെറുക്കിയെടുത്ത ഓരോ വസ്തുക്കളുടെ അടിയിൽ നിന്നും കൂറകൾ പുറത്തേക്കു ചാടി. മുറിയിൽ പരക്കംപാഞ്ഞശേഷം അവ ലക്ഷ്യം തെറ്റാതെ വൃദ്ധശരീരത്തിൽ കടിച്ചുതൂങ്ങി.... ശരീരമാസകലം കരളാൻ തുടങ്ങിയ കൂറകളെ കുടഞ്ഞെറിഞ്ഞ് സ്വസ്ഥമാവാൻ കൊതിച്ചെങ്കിലും ഒന്നും ചെയ്യാനാവാതെ വൃദ്ധൻ തളർന്നു കിടന്നു...... തൃഷ്ണകളുടെ പൂർവ്വകാലം വിളിച്ചു പറയുന്ന പലതരം വസ്തുക്കൾ കള്ളൻ പെട്ടിയിൽ നിന്ന് പെറുക്കിയെടുത്തു. - രതിക്രിയകളുടെ വിവരണങ്ങളുള്ള പൊടിഞ്ഞു തുടങ്ങിയ ചില അശ്ലീലപുസ്തകങ്ങൾ - പഴയകാലത്തെ ചില ഗർഭനിരോധന ഉറകൾ - ചില്ലുകൾ പൊട്ടിയടർന്ന ഒരു ദൂരദർശിനി ചെറുചിരിയോടെ അവയെല്ലാം കള്ളൻ ഭാണ്ഡത്തിലേക്ക് നിക്ഷേപിച്ചു. വൃദ്ധരുടെ മുറിയിലെ കൗതുകങ്ങൾ കള്ളന് ഏറെ ഇഷ്ടമാണ്. അവർ സൂക്ഷിക്കുന്ന പെട്ടികളിൽ നിന്നു ലഭിക്കാറുള്ള പോയ കാലത്തിന്റെ അവശേഷിപ്പുകൾക്ക് ഇടനിലക്കാർ കൈനിറയെ പണം കൊടുക്കാറുണ്ട്. ഇത്തരം വസ്തുക്കൾ വിലക്കുവാങ്ങി ഷോകെയ്സിൽ വെച്ച് മേനിനടിക്കുന്ന ധനാഢ്യരായ കിറുക്കന്മാർ ധാരാളമുണ്ടെന്നാണ് അവർ പറയാറുള്ളത്.... വൃദ്ധന്റെ പെട്ടിയിൽ നിന്ന് കിട്ടിയ പഴയകാല ഗർഭനിരോധന ഉറകളും, അശ്ലീല പുസ്തകങ്ങളും ഏതോ ഷോകെയ്സിലെ പൊങ്ങച്ചത്തിന്റെ പ്രതീകമാവുന്ന കാര്യമോർത്ത് കള്ളൻ വീണ്ടും ചിരിച്ചുപോയി... "നീ എന്തിനാണിങ്ങനെ ആഹ്ലാദിക്കുന്നത്.... കടിച്ചു തൂങ്ങുന്ന വേദനകളിൽ ഒന്നു പിടയാൻ പോലും കഴിയാത്ത എന്റെ നിസ്സഹായതയാണോ നിന്നെ ഹരം കൊള്ളിക്കുന്നത്..." ദേഹമാകമാനം പുണ്ണുകൾപോലെ പടരുന്ന കൂറകളെ കുടഞ്ഞെറിയാനാവാതെ വിങ്ങുന്നതിനിടയിൽ വൃദ്ധൻ ചോദിച്ചു. "കർമപഥങ്ങളുടെ ശേഷിപ്പുകൾ കൂറകളായി വന്ന് വേട്ടയാടുക എന്നതും ഒരു അനിവാര്യതയാണ്....." കള്ളൻ ശാന്തസ്വരത്തിൽ പറഞ്ഞു. "പൂർവ്വകാലത്തിന്റെ ഓർമകൾ പെട്ടികളിൽ അടുക്കിവെച്ചാൽ അതിൽ കൂറകൾ മുട്ടയിട്ടുപെരുകും. ഒരുനാൾ അവ നിങ്ങളെ തേടിവരും.... അനിവാര്യമായ പ്രകൃതിനിയമമാണത്......" കള്ളൻ പറഞ്ഞു "എല്ലാം നീ എടുത്തുകൊള്ളുക..." വൃദ്ധൻ തേങ്ങിക്കരഞ്ഞു. "പക്ഷേ., പോവുന്നതിനുമുമ്പ് കഴുത്തു ഞെരിച്ചോ, നെഞ്ചിൽ കഠാര കയറ്റിയോ ഈ നിസ്സഹയാതയിൽ നിന്ന് നീ എന്നെ മോചിപ്പിക്കണം..." കാർന്നുതിന്നുന്ന വേദനകളുടെ നരകവാരിധിയിൽ നിന്ന് മരണത്തിന്റെ ശാന്തിതീരത്തിലേക്ക് കള്ളൻ തന്നെ നയിക്കുമെന്ന് വൃദ്ധൻ മോഹിച്ചു. "ദയ കാണിക്കണം... ദയ കാണിക്കണം..." വൃദ്ധൻ അപേക്ഷിച്ചു. കള്ളന്റെ ഭാണ്ഡത്തിൽ കഠാരയും, ചുറ്റികയും, വിഷദ്രാവകങ്ങളും ഉണ്ടായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള തൊഴിൽ ഉപകരണങ്ങളില്ലാതെ ഒരിക്കലും കൃത്യതയാർന്ന ആ കള്ളൻ ഭവനഭേദനങ്ങൾക്ക് പുറപ്പെടാറില്ല. വിഷദ്രാവകമൊഴിച്ച് കൂറകളെ കൊല്ലാം., നെഞ്ചിൽ കഠാര കയറ്റിയോ, ചുറ്റികകൊണ്ട് തലക്കടിച്ചോ വൃദ്ധനെ വേദനകളുടേയും, നിസ്സഹായതയുടേയും സങ്കടങ്ങളിൽ നിന്നു മോചിപ്പിക്കാം.... - ഇതൊക്കെ ചിന്തിച്ചെങ്കിലും, അതീവബുദ്ധിമാനായ ആ കള്ളൻ പ്രകൃതിനിയമങ്ങളുടെ കുരുക്കുകൾ തന്നെപ്പോലുള്ളവർ ഒരിക്കലും ഭേദിക്കാൻ പാടില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ പെട്ടിയിലെ അവസാനത്തെ കൗതുകവസ്തുകൂടി തന്റെ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു ഭാണ്ഡം മുറുക്കിക്കെട്ടി പൊതിഞ്ഞുകരളുന്ന വേദനയിൽ നിലവിളിക്കുന്ന വൃദ്ധനെ ഒട്ടും ശ്രദ്ധിക്കാതെ കള്ളൻ മുറിവിട്ടു പുറത്തിറങ്ങി..... ഭവനഭേദനം തുടങ്ങുന്നതിനുമുമ്പ് വീടിന്റെ പുറത്തേക്കുള്ള വാതിലുകളെല്ലാം കള്ളൻ തുറന്നുവെക്കാറുണ്ട്. ഒട്ടും ആയാസപ്പെടാതെ., തുറന്നുവെച്ചിരുന്ന മുൻവാതിലിലൂടെ കള്ളൻ വീടിന്റെ മുറ്റത്തേക്കിറങ്ങി. കരിങ്കല്ലുപാകി മനോഹരമാക്കിയ മുറ്റത്ത് പരന്നുകിടന്ന നിലാവിലൂടെ പൂന്തോട്ടവും, പുൽത്തകിടിയും കടന്ന് മതിലിനരികിലെത്തി.... മതിലിൽ വലിഞ്ഞു കയറുന്നതിനുമുമ്പായി പുലരിമഞ്ഞിന്റെ കുളിരിൽ ശാന്തമായി ഉറങ്ങുന്ന വീടിനെ കള്ളൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി..... - നവീനമാതൃകയിൽ പണിത ഭംഗിയുള്ള ഒരു വീടായിരുന്നു അത്. വാസ്തുശാസ്ത്രവിധിക്കൂട്ടുകൾ തീർക്കുന്ന ശിൽപ്പസാന്ദ്രതകളുടെ അകത്തളങ്ങളിലെ സങ്കീർണതകൾ ഭേദിക്കുന്ന തന്റെ തൊഴിൽവഴികളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ കള്ളൻ മതിൽ ചാടിക്കടന്ന് പുറത്ത് റോഡിലേക്കിറങ്ങി.... സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ നിന്നകന്ന് റോഡുവക്കിലെ നിഴൽത്തടങ്ങളിലൂടെ പതുങ്ങിക്കൊണ്ട് കള്ളൻ നടന്നു. പ്രഭാതസവാരിക്കിറങ്ങിയ ചില ആളുകൾ കൈകാലുകൾ വീശി പേശീചലനങ്ങൾക്ക് ഉണർവു നൽകി എതിർദിശയിൽ നിന്ന് നടന്നുവരുന്നുണ്ടായിരുന്നു. അടിഞ്ഞുകൂടിയ ദുർമേദസ്സിനെ കുടഞ്ഞെറിഞ്ഞ് ജീവിതം വർണാഭമാക്കാൻ ശ്രമിക്കുന്ന പുരുഷന്മാരും,സ്ത്രീകളുമടങ്ങുന്ന സംഘങ്ങളുടെ ട്രാക്ക് സ്യൂട്ടുകളണിഞ്ഞ കൃത്യതയാർന്ന ചുവടുവെപ്പുകൾ കള്ളന്റെ മടക്കയാത്രകളിലെ പതിവുകാഴ്ചയാണ്.... അവരിൽ ചിലരുടെ ഉറക്കറകളിൽ ഒരു നിഴലായി കള്ളൻ പതുങ്ങിയെത്തിയിട്ടുണ്ട്. ട്രാക്ക് സ്യൂട്ടുകളുടെ മോഹവഴിയിലേക്ക് ഭാര്യാഭർത്താക്കന്മാർ വീടുപൂട്ടി ഇറങ്ങിപ്പോവുന്ന തക്കംനോക്കി അകത്തളങ്ങളിലേക്ക് കള്ളൻ നൂണ്ടിറങ്ങിയിട്ടുണ്ട്. കവർച്ച നടന്നത് അറിയാതെ ക്യാൻവാസ് ഷൂവിന്റെ താളഭദ്രതയിൽ അവർ മടങ്ങിപ്പോവുന്നതു നോക്കി റോഡുവക്കിലെ ബദാം മരങ്ങൾക്കുപിന്നിൽ മറഞ്ഞുനിന്ന് കള്ളൻ പുഞ്ചിരിച്ചിട്ടുണ്ട്..... - അവരുടെയൊന്നും കണ്ണിൽപ്പെടാതെ നിഴലുകൾ തീർത്ത മറകളിലൂടെ കള്ളൻ മുന്നോട്ടു നീങ്ങി.... ഇനി എത്രയും വേഗം വീടണയണം. പകൽ മുഴുവൻ ഉറങ്ങണം. രാത്രിവണ്ടിയിൽ സേലത്തേക്കു യാത്രയാവണം. സേലത്തു നിന്നു ചിദംബരത്തേക്കോ,നെയ് വേലിക്കോ ബസ് പിടിക്കണം. അങ്ങിനെ ചെയ്താൽ നേരം പുലരുമ്പോൾ വൃന്ദാചലത്തിലെത്താം..... തിരുവള്ളുവർ എന്ന് ഇരട്ടപ്പേരുള്ള ആ ഇടനിലക്കാരൻ., കമ്പർ തെരുവിലോ, തെപ്പക്കുളത്തിന്റെ പരിസരത്തോ മുറുക്കാൻ ചവച്ച്, തമാശകൾ പറഞ്ഞ് ഇരിക്കുന്നുണ്ടാവും... തിരുവള്ളുവർ നല്ല മനുഷ്യനാണ്. ധാരാളം സംസാരിക്കും. വീട്ടിൽ വിളിച്ചുകൊണ്ടുപോയി ചായ സൽക്കരിക്കും. " ഊരില് പൊണ്ടാട്ടി,പുള്ളൈകൾ എല്ലാം നല്ല ഇരുക്കീങ്കളാ...” എന്നെല്ലാം സുഖവിവരം അന്വേഷിക്കും... "വേലൈ എപ്പടി.... സാമിമലക്ക് പോയനാൾ ഉങ്ക ഊരൈ പാത്താച്ച്. വീട്കൾ എല്ലാമെ അപ്പടിയെ പ്രമാദമായിരിക്ക്... ഉങ്കളുക്ക് നെറയെ വേലൈ..." എന്നിങ്ങനെ പൊട്ടിച്ചിരിച്ച് സ്നേഹമറിയിക്കും... കൊണ്ടുചെല്ലുന്ന വസ്തുക്കൾക്ക് നല്ല വിലയും തരും....... - ഇങ്ങിനെ ഓരോന്നു ചിന്തിച്ചുകൊണ്ട്., ആരുടേയും കണ്ണിൽപ്പെടാതെ., ഒരു ഭവനഭേദനം കൂടി കഴിഞ്ഞ ചാരിതാർത്ഥ്യവുമായി കള്ളൻ ഭാണ്ഡവും തോളിലിട്ട് 'തന്റെ വീട് ' ലക്ഷ്യമാക്കി നടന്നു..... . ശനിയാഴ്‌ച, നവംബർ 17, 2012 184 അഭിപ്രായങ്ങൾ: ലേബൽ : കഥ വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) Pradeep Kumar കോഴിക്കോട്, കേരളം, India എന്റെ ബ്ലോഗ് വായിക്കുന്ന സുമനസുകളോടുള്ള നന്ദിയും, കടപ്പാടും അറിയിച്ചുകൊണ്ട് ., സ്നേഹപൂർവ്വം.... എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ ചെറിയ കാഴ്ചകള്‍ പകര്‍ത്തിയെഴുതുന്ന എന്റെ ബ്ലോഗ്.... 'Short sights...' ലിങ്കിൽ ക്ളിക്കി ബ്ലോഗ് കാണുമല്ലോ... പൂക്കളേക്കാൾ മണമുള്ള e-ലകൾ പ്രസാധകർ : -- Insight Publica-Kozhikode -- പുസ്തകത്തിനായി insightpublica@gmail.com ലേക്ക് എഴുതുക, 9400737475 അല്ലെങ്കിൽ 04954020666 ലേക്ക് വിളിക്കുക. പഴയതാളുകളില്‍ ..... ഇതുകൂടി വായിക്കുമല്ലോ...... രാധാകൃഷ്ണൻ തെയ്യം രാധാകൃഷ്ണൻ യാത്ര പുറപ്പെടുമ്പോൾ കശുമാവുതോട്ടത്തിലെ ഉണങ്ങിയ ഇലപ്പടർപ്പിൽ രണ്ട് മൂർഖൻ പാമ്പുകൾ ഇണചേരുന്നുണ്ടായിരുന്നു. മലമുകളിലെ ഒറ്റ... 'ഒരിടത്തൊരിടത്ത് ' - ഒരു ഗുണപാഠകഥ അപ്രകാരം ഗുണപാഠകഥയിലെ അുപ്പൂപ്പനും അമ്മൂമ്മയും നമ്മുടെ കാലത്തിലേക്ക് പ്രവേശിച്ചു . കഥ തുടരുകയാണ് ..... പതിവുപോലെ , കാലഗതിയുടെ ആ ന... ഖരമാലിന്യങ്ങള്‍ ... ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിനു തടസ്സമായി നിന്ന ചില ഛിദ്രശക്തികള്‍ ഉണ്ട... വാസ്തുവഴികളിൽ ഒരു കള്ളൻ അടുക്കളഭാഗത്തുള്ള ജനല്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അടുക്കളയില്‍ നിന്ന് ഇടനാഴിയിലേക്കുള്ള വാതിൽ ഒച്ചയുണ്ടാക്കാതെ ... മൂന്നു ഗണിതശാസ്ത്ര കഥകള്‍ രമാകാന്തന്‍ അഥവാ കണക്കുശാസ്ത്രം രമാകാന്തന്‍ എന്ന ഒരാള്‍ക്ക് കണക്ക് വലിയ ഇഷ്ടമായ... ജ്വാലാമുഖികളുടെ രാത്രി ... ചേരിയിലെ കുടിലുകള്‍ക്ക് തീ പിടിച്ചത് രാത്രിയിലാണ്.... പാതിരാവിന്റെ സൗമ്യമായ നിശ്ശബ്ദതയില്‍ അവനും അവളും ചാറ്റു ചെയ്യുകയായിരുന്നു. '... തടവുകാര്‍ ഇന്നലെ - കറുത്തിരുണ്ട ആ കാളരാത്രിയില്‍ വീണുകിട്ടിയ ദിനപ്പത്രത്തിന്റെ ഏടു പകുത്ത് ., ഇരുള്‍ മൂടിയ തടവറയുടെ പരുക്കന്‍ ന... ഒരു ന്യൂഇയർ കോഴിയുടെ ജീവിതം ഇണയോടു സല്ലപിക്കുന്നതിനിടയിലാണ് പിടി വീണത് .... അവസാനമായൊന്നു യാത്ര പറയാനോ , വിതുമ്പുന്ന കൊക്കുരുമ്മാനോ ബലിഷ്ഠകരങ്ങള്‍ അനുവദിച്ചില്ല... ജീവിതകാമനകളുടെ നാല് അദ്ധ്യായങ്ങള്‍ രാപ്പാടിപ്പക്ഷികള്‍ പിന്നെയും ചില്ലുവാതിലിനപ്പുറം നീലനിലാവിലിരുന്ന് അയാളെ വിളിച്ചു. അപ്പോഴേക്കും ആത്മഹത്യ ചെയ്യുവാനുള്ള ഉറച്ച തീര... വിശുദ്ധരുടെ യാത്രകള്‍ പ്രണയലഹരിയില്‍ മുഴുകി നീങ്ങുന്ന ഇണകളെ അസൂയയോടെ പിന്തുടരുന്ന., വിരൂപനും ഞരമ്പുരോഗിയുമായ ഒരു ചെറുപ്പക്കാരനെ ഞാനിതാ ഒളിഞ്ഞുനോക്കുകയാണ്....
ഒരു വായ്പക്കാരൻ ഇഎംഐകൾക്ക് പകരം ഒരൊറ്റ പേമെന്‍റിൽ മുഴുവൻ ബാക്കിയുള്ള ലോൺ തുകയും തിരിച്ചടയ്ക്കുമ്പോഴാണ് ഹോം ലോൺ ഫോർക്ലോഷർ. നിങ്ങളുടെ കടം വേഗത്തിൽ അടച്ച് തീർക്കാൻ കഴിയുന്നതിനാൽ ഹോം ലോൺ ഫോർക്ലോഷർ ഒരു നല്ല ഓപ്ഷനായി തോന്നുന്നു. എന്നിരുന്നാലും, ഒരു ഫോർക്ലോഷർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ ചില ഘടകങ്ങൾ പരിഗണിക്കണം. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്‍റെ ഒരു ഗണ്യമായ ഭാഗം ഇഎംഐ പേമെന്‍റുകളിലേക്ക് പോകുമോ? ഉവ്വ് എങ്കിൽ, നിങ്ങളുടെ ലോൺ ഉടൻ തന്നെ ഫോർക്ലോസ് ചെയ്യുന്നത് ഒരു സ്മാർട്ട് ഓപ്ഷനാണ്. നിങ്ങൾക്ക് അടിയന്തിര സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉണ്ടോ? ഉവ്വ് എങ്കിൽ, ഫോർക്ലോഷർ ചെയ്യാൻ അധിക ഫണ്ടുകൾ മാത്രം ഉപയോഗിക്കുക. ലോൺ ഫോർക്ലോസ് ചെയ്യാൻ പകരം ഈ സർപ്ലസ് ഫണ്ടുകൾ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉയർന്ന റിട്ടേൺസ് നേടാൻ കഴിയുമോ? ഇല്ലെങ്കിൽ, ലോൺ ഫോർക്ലോസ് ചെയ്ത് നിങ്ങളുടെ കടം ക്ലിയർ ചെയ്യുക. നിങ്ങളുടെ ആദ്യ ഇഎംഐ അടച്ചിട്ടുണ്ടോ, മൊത്തം 3 ഇഎംഐ തുകയേക്കാൾ കൂടുതൽ തുക വാഗ്ദാനം ചെയ്യാൻ കഴിയുമോ? ഉവ്വ് എങ്കിൽ, നിങ്ങളുടെ ബജാജ് ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് ഹോം ലോൺ തടസ്സങ്ങളില്ലാതെ പ്രീപേ ചെയ്ത് ഫോർക്ലോസ് ചെയ്യാം. ഞങ്ങളുടെ ഓൺലൈൻ ഫോർക്ലോഷർ കാൽക്കുലേറ്റർ നിങ്ങളുടെ അക്കൗണ്ട് ഫോർക്ലോസ് ചെയ്യുമ്പോൾ നിങ്ങൾ അടയ്‌ക്കേണ്ട തുക കണക്കാക്കാൻ സഹായിക്കുന്നു. ഫോർക്ലോഷർ തുക ലഭിക്കുന്നതിന്, നിങ്ങൾ ഇതിനകം അടച്ച ഇഎംഐകളുടെ എണ്ണവും അക്കൗണ്ട് ഫോർക്ലോസ് ചെയ്യാൻ ഉദ്ദേശിക്കുന്ന മാസവും നിങ്ങൾ തിരഞ്ഞെടുക്കണം. ഒരു പുതിയ വായ്പക്കാരൻ എന്ന നിലയിൽ, ഓൺലൈൻ ഹോം ലോൺ അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ യാത്ര വീട്ടുടമ ആയി ആരംഭിക്കുക, എളുപ്പത്തിൽ ഹോം ലോൺ അപ്രൂവൽ നേടുക.
പ്രതിരോധവ്യവസ്ഥയുടെ കോശങ്ങളുമായി പ്രവർത്തിച്ച് അവയെ സംവേദനശീലമാക്കുകയും പ്രതിദ്രവ്യങ്ങളുടെ (antibody) ഉല്പാദനത്തിനും ഉത്സർജ്ജനത്തിനും പ്രേരിപ്പിക്കുകയും അതേത്തുടർന്ന് പ്രതിദ്രവ്യങ്ങളാൽ ഉദാസീനമാക്കപ്പെടുകയോ (neutralize) കോശപ്രതലതന്മാത്രകളാൽ ബന്ധിക്കപ്പെടുകയോ ചെയ്യപ്പെടുകയും ചെയ്യുന്ന വസ്തുക്കളെയാണ് ആന്റിജൻ (പ്രതിജനകം) എന്നു പറയുന്നത്. Each antibody binds to a specific antigen; an interaction similar to a lock and key. പൊതുവേ ആന്റിജൻ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് ശരീരം അന്യമായി കണക്കാക്കി പ്രതിരോധപ്രക്രിയകളിലൂടെ ആക്രമിക്കുന്ന രോഗാണുക്കളുടെയോ അപദ്രവ്യങ്ങളുടെയോ തന്മാത്രകളെയാണെങ്കിലും സ്വശരീരത്തിലെ വിവിധ തന്മാത്രകൾക്കും ആന്റിജനായി വർത്തിക്കാം. ഒരു രോഗാണുകോശത്തിന്റെ സ്തരോപരിതല തന്മാത്രകളും കോശാന്തർഭാഗത്തെ കണികകളും മുതൽ അതിന്റെ ജനിതകവസ്തുക്കൾ വരെയുള്ള ഏത് ഘടകത്തിനും പ്രതിജനകമായി പ്രവർത്തിക്കാൻ കഴിവുണ്ട്. ആന്റിജനായി വർത്തിക്കുന്ന തന്മാത്രകളധികവും മാംസ്യങ്ങളാണെങ്കിലും മാംസ്യങ്ങളല്ലാത്ത രാസഘടനയുള്ള വസ്തുക്കൾക്കും ആന്റിജനായി വർത്തിക്കാമെന്ന് കണ്ടിട്ടുണ്ട്. മാംസ്യങ്ങളുമായി സംയോജിച്ച പോളീസാക്കറൈഡ് (ബഹുശാർക്കരം) തന്മാത്രകളും ശുദ്ധമായ പോളിസാക്കറൈഡുകളും പ്രതിജനകസ്വഭാവം കാണിക്കുന്നത് ഇതിനൊരുദാഹരണമാണ്. സ്വയം‌പ്രതിരോധാവസ്ഥാ രോഗങ്ങളോ സംയോജകകലാ (connective tissue) രോഗങ്ങളോ ഉള്ള വ്യക്തികളിൽ ജനിതകവസ്തുക്കളായ ഡി‌.എൻ‌.ഏ, ആർ‌.എൻ‌.ഏ എന്നിവയെ സ്വശരീരം പ്രതിജനകങ്ങളായി കണക്കാക്കി പ്രതിദ്രവ്യങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തിൽ വളരുന്ന അർബുദങ്ങളിലെ കോശഭാഗങ്ങളെയും അവ ഉല്പാദിപ്പിക്കുന്ന ചില തന്മാത്രകളെയും പ്രതിജനകമായി കണ്ട് ആക്രമിക്കുന്നതും സാധാരണമാണ്. പ്രതിജനകങ്ങളെ തിരിച്ചറിയാനും ബന്ധിക്കാനും കഴിവുള്ള തന്മാത്രകളാണ് ആന്റിബോഡി (പ്രതിദ്രവ്യങ്ങൾ). ബി-ലസികാണു, ടി-ലസികാണു എന്നിവയിൽ കാണുന്ന കോശസ്തര സ്വീകരിണികൾക്കും ഇതേ കഴിവുണ്ട്. രോഗാണുക്കളടക്കമുള്ള അന്യകോശങ്ങളെയും അവ വഹിക്കുന്ന പ്രതിജനകങ്ങളെയും ഭക്ഷകക്രിയയിലൂടെയോ (phagocytosis) കോശപാനക്രിയയിലൂടെയോ (pinocytosis) വിഴുങ്ങി സംസ്കരിച്ച് ഊതകസംയോജ്യ സംശ്ലിഷ്ട തന്മാത്രകളോടൊത്ത് അവതരിപ്പിക്കുമ്പോഴാണ് ഏതാണ്ട് എല്ലാ ലസികാണുക്കളും പ്രതിജനകങ്ങളെ തിരിച്ചറിഞ്ഞ് ബന്ധിക്കുക.ഊതകസംയോജ്യ തന്മാത്രകളുടെ സഹായമില്ലാതെയും ചില അവസരങ്ങളിൽ ലസികാണു-പ്രതിജനക ബന്ധനം സാധ്യമാണ് (ഉദാ: മൈകോബാക്റ്റീരിയത്തിന്റെ ലിപ്പിഡ് പ്രതിജനകങ്ങളും ടി-ലസികാണുക്കളും തമ്മിലെ ബന്ധനം). പ്രതിരോധപ്രക്രിയകളെ ഉത്തേജിപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ പ്രതിജനകങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. വിവിധ രോഗാണുക്കളുടെ കോശഘടകങ്ങളെ വേർതിരിച്ച് അവയിലെ പ്രതിജനക സ്വഭാവം കാണിക്കുന്ന തന്മാത്രകളെ തെരഞ്ഞെടുത്ത് അരിച്ചുമാറ്റി ശുദ്ധീകരിച്ച് ജന്തുക്കളിൽ കുത്തിവയ്ക്കുമ്പോൾ പ്രസ്തുത രോഗാണുക്കൾ ഒരു അണുബാധാവസ്ഥയിൽ ശരീരത്തെ ആക്രമിച്ചാൽ ഉണ്ടാകുന്നതിനു സമാനമായ പ്രതിരോധപ്രവർത്തനങ്ങളും ബി-ലസികാണുപ്രേരിതമായ പ്രതിദ്രവ്യനിർമ്മാണവും ബി-സ്മൃതിലസികാണുക്കളുടെ പരിപക്വനവും ഒക്കെ ഉണ്ടാക്കാൻ സാധിക്കും.പൂർണമായ ഒരു രോഗാണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാതെയും രോഗം ഉണ്ടാക്കാതെയും സംസ്കരിച്ച പ്രതിജനകങ്ങളെ മാത്രമുപയോഗിച്ച് നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ വഴി ഉളവാകുന്ന നിഷ്ക്രിയ പ്രതിരോധവത്കരണം (passive immunisation) ഇങ്ങനെ സാധിച്ചെടുക്കുന്നതാണ്.
ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും അപ്പുറത്ത് നിറം മങ്ങിയ ഒരുപിടി ജീവിതങ്ങൾ..!!നിങ്ങളുടെ മുമ്പിൽ പരിചയപ്പെടുത്തുന്നു അവരിൽ ചിലരെ..!! Sunday, January 6, 2013 കരുണയുള്ളവർ ഈ കുടുംബത്തെ സഹായിക്കൂ..!! ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി മരിച്ച അച്ഛന്‍. ഗര്‍ഭാശയ മുഴ കൊണ്ടുള്ള കഷ്ടതകള്‍ അനുഭവിക്കുന്ന അമ്മ, ബുദ്ധിമാന്ദ്യവും അപസ്മാരവും ബാധിച്ച രണ്ടു മക്കള്‍, ഒരു ദുരന്തസിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്നതാണ് കോടിമത പള്ളിപ്പുറത്ത് സൌത്ത് അറയ്ക്കല്‍ വീട്ടില്‍ പി. ജെ. മോളി എന്ന വീട്ടമ്മയുടെ കുടുംബകഥ. ഇവരുടെ ഇപ്പോഴത്തെ വേവലാതി ബുദ്ധിമാന്ദ്യവും അപസ്മാരവും തൈറോയ്ഡും ബാധിച്ച് മരുന്നിനുമേല്‍ മരുന്നുമായി കഴിയുന്ന 19 വയസുകാരിയായ ഇളയമകള്‍ മീനുകുട്ടിയെ ഓര്‍ത്താണ്. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് മീനുകുട്ടിയില്‍ രോഗലക്ഷണ ങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. ബുദ്ധിമാന്ദ്യത്തിനൊപ്പം അപസ് മാരവും മീനുകുട്ടിയെ പിടികൂടിയതോടെ പഠനം എട്ടാം ക്ളാസില്‍ വച്ച് അവസാനിപ്പിക്കേണ്ടി വന്നു. അമ്മയുടെ സഹായമില്ലാതെ സ്വന്തമായി ഒന്നും ചെയ്യാനുള്ള അറിവ് ഈ കുട്ടിക്കില്ല. ചികിത്സയ്ക്കായി വളരെ നിര്‍ബന്ധിച്ചാലെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സാധിക്കൂ. പുറത്തുള്ളവരെ കാണുന്നതോ അവരുടെ ശബ്ദം കേള്‍ക്കുന്നതോ മീനുകുട്ടിയില്‍ വല്ലാത്തഭയം സൃഷ്ടിക്കുന്നതിനാല്‍ പുറത്തേക്കിറ ങ്ങാന്‍ കൂട്ടാക്കാറില്ല. മുറിയില്‍ കിടപ്പാണ് എപ്പോഴും. അപസ്മാരവും തൈറോയിഡും ഇല്ലെങ്കിലും ബുദ്ധിമാന്ദ്യമുള്ളയാളാ ണ് മീനുകുട്ടിയുടെ മൂത്ത സഹോദരന്‍ അനുകുട്ടന്‍ (25). അമ്മയായ മോളിക്ക് താല്‍ക്കാലികമായി ചില വീടുകളില്‍ വീട്ടുപണിക്ക് പോകു മ്പോള്‍ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ കുട്ടികളുടെ അകാരണമായ ഭയവും. മകളെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാനുള്ള മടിയും കാരണം മിക്കപ്പോഴും പണിക്ക് പോകാന്‍ സാധിക്കില്ല.ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ എല്ലാ പ്രകൃതവും ഇവരില്‍ പ്രകടമാണ്. അമ്മയായ മോളിക്ക് ഇവരില്‍ നിന്ന് ചീത്ത വിളിയും മര്‍ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ക്ഷമിച്ച് ഈ അമ്മ ഇത്രയും കാലം അവരെ പരിപാലിച്ചു. എന്നാല്‍ ഗര്‍ഭാശയ മുഴ മൂലം ബുദ്ധിമുട്ടുന്ന ഇവര്‍ മക്കളെ നവജീവന്‍ പോലെ ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ്. നവരായ ആളുകളടെ കാരുണ്യം കൊണ്ടാണ് ഈയമ്മ ഇത്രയും കാലം മക്കളുടെ ചികിത്സയും ആഹാരവുമെല്ലാം നല്‍കി പരിപാലിച്ചത്. മീനുകുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ക്കു മാത്രം 1500 രൂപയോളം വേണം. യാത്രാ ചിലവുകളും മറ്റും വേറെ. കൂടാതെ സ്വന്തം ചികിത്സയ്ക്കും ബുദ്ധിമാന്ദ്യമുള്ള മൂത്ത മകന്റെ ചികിത്സയ്ക്കും നല്ലൊരു തുക വേണം. അതിനായി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് മോളി എന്ന അമ്മ. കരുണയുള്ളവർ ഈ കുടുംബത്തെ സഹായിക്കൂ..!!
അറബികൾ ഇറക്കിവിട്ടാൽ അവസാനിക്കും കേരളത്തിന്റെ നെഗളിപ്പ്” – അപകടം പറ്റി നിൽക്കുമ്പോ ഇമ്മാതിരി കെട്ടവർത്താനം പറയുന്ന സ്വന്തംകൂട്ടിൽ കാഷ്ടേഷുമാരോടാണ്. 1. അങ്ങനെ അതിർത്തിയിൽ ഒരുകൊട്ട മണ്ണ് ആരേലുമിട്ടാൽ പോകുന്ന നമ്പർ വൺ സ്റ്റാറ്റസോ അഹങ്കാരമോ കേരളത്തിനുണ്ടെങ്കിൽ അതീ ലോകത്ത് ഒരുമാതിരിപ്പെട്ട എല്ലാ നാടിനും കാണും. വിഭവങ്ങൾ ഇറക്കുമതി ചെയ്യാത്ത, കയ്യിലുള്ളത് കയറ്റി അയക്കാത്ത ഒരു നാടും ഇന്നില്ല. തൽക്കാലം അരിയും പഞ്ചാരയും പച്ചക്കറിയും വാങ്ങുന്നതും റബറും കുരുമുളകും കയറ്റിയയക്കുന്നതും ഒരു സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഇൻഡക്സിലും ‌വരുന്നില്ലാത്തോണ്ട് ആരേലും വഴിതടഞ്ഞാ പോകുന്ന ഒരു നേട്ടത്തിലുമല്ല കേരളം ഇന്നുവരെ അഭിമാനിച്ചിരുന്നതെന്ന് സാരം. 2. പിന്നെ, ചക്കാത്തിനല്ല കേരളം ചരക്കെടുക്കുന്നത്. ചരക്കെടുക്കാൻ കയ്യിൽ കായ് വേണം. കേരളം ചരക്കെടുത്തില്ലെങ്കിൽ അതിർത്തിക്കപ്പുറത്ത് ഒരുപാട് ഗ്രാമങ്ങൾ ഗതിമുട്ടും, അവിടുള്ളവരുടെ വയറൊട്ടും. നിലമുള്ളവർ വച്ചുണ്ടാക്കും, അതില്ലാത്തവർ വാങ്ങിയുണ്ടാക്കും. വാങ്ങാൻ പാങ്ങുള്ളവർക്ക് എവിടെ നിന്നും വാങ്ങാം. പക്ഷേ, വിൽക്കാൻ ചരക്കുണ്ടാക്കിയവർക്കെങ്ങനേം വിൽക്കാൻ പറ്റിയെന്ന് വരില്ല. അപ്പോ അതിർത്തിയിൽ മണ്ണിട്ടാൽ ഇട്ടവർ തന്നെ പതിയെ മാന്തേണ്ടി വരും. 3. ഇനി എങ്ങാനും അങ്ങനെ അതിർത്തിയടഞ്ഞാൽ, അപ്പുറത്തുള്ളവരിടഞ്ഞാൽ, ഫെഡറൽ സിസ്റ്റമൊക്കെ മൂഞ്ചിത്തെറ്റിയാൽ അതൊരു എമർജൻസിയാണ്. പിന്നെയടുത്ത‌ വഴിയാണ്. 600 കിലോമീറ്റർ ദൂരത്തിൽ 4 ഇന്റർനാഷ്ണൽ എയർപോർട്ടുണ്ടാക്കിയിട്ടിട്ടുണ്ട്. ഇന്ത്യയിലത്ത്രയും എയർപോർട്ട് ഡെൻസിറ്റിയുള്ള മറ്റൊരു സ്റ്റേറ്റില്ല,‌ ദാ അതൊരു നമ്പർ വണ്ണാണ്. ഇപ്പുറത്ത്‌ തീരത്ത് കപ്പലടുക്കുന്നുണ്ട്. ഇപ്പോ കൊടുക്കുന്ന പണം തന്നെ കൊടുത്താൽ മണ്ണ് തടസമാവാത്ത വഴിയിലൂടെ ചരക്കെത്തും. വേഴ്സ്റ്റ് സിറ്റ്വേഷൻസ് ഹാവ് ഇട്സ് ഓൺ സൊലൂഷ്യൻസ്. 4. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനവും ഭൂമിയുടെ 1.18 ശതമാനവും മാത്രമുള്ള കേരളം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 4.22% കയ്യാളുന്നുണ്ട്. ക്യുമുലേറ്റീവായി നോക്കിയാൽ ആനുപാതികമായി വരേണ്ടിയിരുന്നതിന്റെ മൂന്നിരട്ടി. ആ റേഷ്യോയിൽ ഇന്ത്യയിൽ രണ്ടാമതാണ് കേരളം. അതിന് കേരളം കൊടുക്കുന്ന ടാക്സിൽ 70% കേന്ദ്രം അപ്പാടെ വിഴുങ്ങുന്നുണ്ട്, ഉത്തരേന്ത്യൻ സംസ്ഥനങ്ങളെ നന്നാക്കാൻ എടുക്കുന്നുണ്ട്. തിന്നാനുള്ളത് പുറത്തുന്ന് എത്തിക്കുന്ന‌തെന്തോ മഹാപരാധമാണെന്ന് കരുതുന്ന ഓൾഡേജ് ബുദ്ധികൾക്ക് കേരളമുണ്ടായ കാലം മുതൽ പക്ഷേ, പതം പറഞ്ഞിരിപ്പാണ്. 5. തിരുവതാംകൂർ‌ രാജാവ് ഭരിച്ചിരുന്ന കാലത്ത് ആന്ധ്രയിൽ നിന്ന് അരിയിറക്കേണ്ടിയിരുന്ന നാടാണ് കേരളം എന്ന് ചരിത്രകാരൻ റോബിൻ ജഫ്രി. എന്ന് പറഞ്ഞാ, തിന്നുന്ന കാര്യത്തിൽ സ്വയം പര്യാപ്തത, ഇവിടെ മൊത്തം കൃഷിയായിരുന്നെന്നാഞ്ഞ് തള്ളുന്ന അന്തക്കാലത്ത് പോലും കേരളത്തിനില്ല. ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. ഒപ്പമിവിടെ വലിയ ഇൻഡസ്ട്രിക്കായി കണ്ടമാനം ഭൂമിയില്ല, അങ്ങനെ ആളെയൊഴിപ്പിച്ച് ഇൻഡസ്ട്രിയുണ്ടാക്കേണ്ട കാര്യവുമില്ല. 6. ഇന്ന് കേരളത്തിന്റെ റെവന്യു 65% സർവീസ് സെക്ടറാണ്. ലോകത്ത് കൊള്ളാവുന്ന എക്കോണമിയുടെയെല്ലാം അസ്ഥി സർവീസ് സെക്ടറാണ്. 15% മാത്രം ഇന്ത്യൻ ഇക്കോണമിയിൽ കയ്യാളുന്ന കൃഷിയിൽ 75% ഇന്ത്യൻ ജനത സ്വയമോ അല്ലെങ്കിൽ രാജ്യം ജനതയെയോ ഇന്വെസ്റ്റ് ചെയ്തതോണ്ടോ, വഴി‌തിരിച്ച് വിടാനാവാത്തതുകൊണ്ടോ തന്നെയാണ് ഇന്ത്യയിലെ പട്ടിണിയിന്നും മാറാത്തത്. കണ്ടവന്റെ പറമ്പിലിന്നും പണിയെടുക്കുന്നവരും ആ കണ്ടവനുമാണ് ഇന്നും ജാതിയ-ജന്മി വ്യവസ്ഥയെ ഉത്തരേന്ത്യയിൽ ഒരുപരിധിവരെ നിലനിർത്തിന്നതും. 7. ഭൂപരിഷ്കരണം വഴി ഭൂമി പങ്ക് വച്ചപ്പോ നല്ലൊരു ഭാഗം ലോലപ്രദേശമായ, ജനസാന്ദ്രമായ നാട്ടിലെ 11% വരുന്ന കൃഷിയിൽ മലയാളി ഇന്വെസ്റ്റ് ഒരുപാട് ചെയ്യാൻ നിന്നില്ല. എമ്പ്രാന്റെ പറമ്പിൽ പണിയെടുക്കുന്നതിന്റെ വിധേയത്തം മാറി, ഏമാനേ എന്ന് വിളികേട്ടിരുന്നവൻ എന്താഡാ എന്ന് മറുത്ത് പറഞ്ഞ് തുടങ്ങുന്നത് കൃഷി ഒളിച്ച് കടത്തിയിരുന്ന ഫ്യൂഡലിസം കൃഷിക്കൊപ്പം തന്നെ പടിയിറങ്ങിയപ്പോഴാണ്. ആൾക്കാർ വരുമാനമുണ്ടാകുന്ന മറ്റ് പണികൾക്ക് പോയി, കച്ചവടം ചെയ്തു. ശേഷമത് പരിണമിച്ച് സർവീസ് സെക്ടറലേക്കുമെത്തി. മനുഷ്യരുടെ ജീവിത നിലവാരമുയർന്നു. 8. പിന്നെ ഗൾഫ് പണം. അതുമൊരു കഥയാ! മണ്ണിനടിയിൽ നിന്നെണ്ണ കിട്ടാൻ തുടങ്ങിയതോടെ സമ്പന്നമായ, ലേബർ ഫോഴ്സോ സ്കില്ലോ അതിനേഴയലത്തില്ലാതിരുന്ന പേർഷ്യൻ ഗൾഫിലേക്ക് എഴുപതിന്റെ തുടക്കത്തോടെ അനിതരസാധാരണമാം വിധം മാൻപവർ ആവശ്യമായി വന്നു. മലബാറീന്ന് ആദ്യമാദ്യം പോയ അൺസ്കില്ല്ഡ് ലേബേർസ് ഉരു കേറി, വിസയില്ലാതെയവിടെയിറങ്ങി. വിസാ സിസ്റ്റം വന്നപ്പോ അതിന് കയ്യീന്ന് പണമൊടുക്കേണ്ടി‌ വന്നു. സ്വന്തമായി അഞ്ചും പത്തും സെന്റ് ഭൂമിയുള്ളവർ ആധാരം പണയം വച്ചു. അങ്ങനെ പണയം വക്കാൻ ഇന്ത്യയിൽ കേരളത്തിലുള്ള പാവങ്ങൾക്ക് മാത്രം സ്വന്തമായി ഭൂമിയുണ്ടായി, കണ്ടമാനം വലിപ്പിക്കാതെ പണം കൊടുക്കാൻ സഹകരണബാങ്കുകളുണ്ടായി, ബാങ്കിൽ നാട്ടുകാരോ പാർട്ടിക്കാരോ കയ്യാളുകളായിരുന്നോണ്ട് എളുപ്പം പണം പാസായി. നയത്തിന്റെ ബലം. 9. പിന്നെപ്പിന്നെ സ്കിൽഡ് ലേബേർസ് പോവാൻ തുടങ്ങി. സ്കില്ലെന്ന് പറഞ്ഞാൽ പത്തക്ഷരം പഠിച്ചുണ്ടാക്കിയ സ്കില്ല്. പശിയടങ്ങിയില്ലേലും പഠിക്കണമെന്ന മലയാളിയുടെ വാശിയാവാം, ചെലപ്പോ പള്ളിക്കൂടത്തിൽ പോയാൽ പശിയുമടങ്ങും പഠിപ്പും നടക്കുമെന്നായതുകൊണ്ടാവാം. രണ്ടായാലും അതിനുള്ള സെറ്റപ്പ് കേരളത്തിലുണ്ടായി. പ്രാഥമിക വിദ്യാഭ്യാസമായപ്പോ തൊഴിലെടുക്കാനുള്ള സർട്ടിഫിക്കറ്റൊപ്പിക്കാൻ, ഡിഗ്രിയെടുക്കാൻ മലയാളിക്കായി. അങ്ങനെയവർ പിന്നെയും കടൽ കടന്നു. ഗൾഫിലേക്ക് മാത്രമല്ല, ആൾപ്പാർപ്പൊള്ള എല്ലായിടത്തേക്കും. ഹെൽപ്പറായും ഡ്രൈവറായും നഴ്സായും ഡോക്ടറായും അക്കൗണ്ടന്റായും ടീച്ചറായും എഞ്ചിനീയറായും കച്ചവടക്കാരനായും. 10. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സർക്കാർ കൃത്യമായ ഇൻഫ്രാസ്ട്രക്ച്ചറുണ്ടാക്കിയതിനാൽ അവിടെന്നുള്ള പണം കൃത്യമായി നാട്ടിലേക്കെത്തി. ഇന്ത്യയിലേറ്റവും കൂടുതൽ പ്രവാസികളിന്ന് കേരളത്തിൽ നിന്നല്ലാഞ്ഞിട്ടും ഏറ്റവും വരുമാനം ഇന്നും കേരളത്തിലേക്കെത്തുന്നത് അടിസ്ഥാനമേഖയിൽ അവർ കുടിയേറിയ നാടുകളേക്കാൽ ബെറ്റർ സിസ്റ്റം ഇന്നാട്ടിലുണ്ടായതുകൊണ്ടാണ്, അതിൽ വിശ്വസിച്ച് ഭാവിക്കായി ഇന്വെസ്റ്റ് ചെയ്യുന്നതുകൊണ്ട് തന്നെയാണ്. 11. അപ്പോ മലയാളിക്ക് റിസർവേഷനുണ്ടായിട്ടല്ല, വംശത്തിന്റെയോ വർണത്തിന്റേയോ കൊണവുമല്ല. പേരിലുണ്ടായ ഭൂമി പണയം വച്ചുണ്ടാക്കിയ പണവും കയ്യിലുണ്ടായ വിദ്യയും കൊണ്ടാണ് മലയാളി പ്രവാസിയായത്.‌ അവർക്കത് കിട്ടിയത് ഓട്ടുവിളക്കൊരച്ചപ്പോ പൊറത്ത് വന്ന ജീനി അനുഗ്രഹിച്ചോണ്ടല്ല, അമ്പത്തേഴിൽ അധികാരം കിട്ടിയപ്പോ തന്നെ കമ്യൂണിസ്റ്റുകൾ പാസാക്കിയ ഭൂ-വിദ്യാഭ്യാസ ബില്ലുകൾ കൊണ്ടാണ്‌. തുടർന്ന് സ്റ്റിക്കോൺ ചെയ്ത ആ നയങ്ങൾ കൊണ്ടാണ്. അതിനൊപ്പം ആരോഗ്യരംഗത്തടക്കമുണ്ടായ നയങ്ങളുടെ എക്സിക്യൂഷന്റെ കരുത്ത് തന്നെയാണ് മേൽപ്പറഞ്ഞവരൊക്കെയുൾപ്പെടുന്ന കേരളാ മോഡലിന്റെ നട്ടെല്ല്. 12. കൊറോണ വന്നപ്പോ കർണാടക റോഡിലും കേന്ദ്രം കഞ്ഞിയിലും മണ്ണിട്ടോണ്ട് കേരളത്തിന്റെ പേരിലുണ്ടായിരുന്ന ഒരു ഒന്നാം നമ്പറും പോയിട്ടില്ല. എന്നാൽ ഈ കൊറോണക്കാലത്തൊരുപാട് കാര്യങ്ങളിൽ കേരളം ഒന്നാമതെത്തീട്ടുണ്ടുതാനും. രാജ്യത്ത് കേരളമാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് ചെയ്യുന്നത്, ഇവിടെയാണ് ഡെത്ത് റേറ്റ് ഏറ്റവും കുറവും റിക്കവറി റേറ്റ് കൂടുതലുമുള്ളത്, ശ്വസനസഹായിയും കിയോസ്കും സ്വന്തമായി വികസിപ്പിച്ചത്, ഇന്ത്യയിലിന്നുള്ള 6% കോവിഡ് രോഗികൾ മാത്രമുള്ള ഇവിടാണ് രാജ്യത്ത് ആകെയുള്ളതിന്റെ 68% റിലീഫ് കാമ്പുകളുള്ളത്, 49% പേർ ഐസൊലേഷൻ സൗകര്യമൊരിക്കിയത്. പലവഴി പതിനെട്ടും നോക്കി ചവിട്ടിയിട്ടും രാജ്യത്തിന് മാതൃകയാകുന്നത്, അത് അന്താരാഷ്ട്രമാധ്യമങ്ങളിൽ വാർത്തയാവുന്നത്, ചികിൽസ കിട്ടിയ വിദേശപൗരന്മാർ സ്വന്തം രാജ്യത്തെ പോലും വിട്ട് പുകഴ്ത്തുന്നത്. 13. ഇന്നിപ്പോ ഉള്ളിലൂറി‌ ചിരിക്കുന്ന സംഘികളോ സംഘിക്ക് പഠിക്കുന്ന കൊങ്ങികളോ സമയം കിട്ടുമ്പോ നിന്റെയൊക്കെ നേതാക്കൾ വായിൽ വിരലിട്ടിരുന്ന് ഭരിക്കുന്ന സ്റ്റേറ്റുകളുടെ മിനിമം കൊറോണക്കാലത്തെ ഇൻഡക്സുകളൊന്നെടുത്ത് നോക്കണം. മറ്റ് ഡെവലപ്മെന്റ് ഇൻഡക്സൊക്കെ നോക്കണമെന്ന് പറയുന്നത് കണ്ണീച്ചോരയില്ലാത്ത ഏർപ്പാടാണന്നറിയാം, അതോണ്ടാണ്. എന്നിട്ട് നെഞ്ചിൽ കൈ വച്ച് പറയാമോ, നീയൊന്നും കേരളത്തിലല്ലായിരുന്നെങ്കിൽ സമാധാനത്തോടെ ഉറങ്ങുമായിരുന്നെന്ന്. 14. കേരളം ആർക്ക് മുന്നിലും വാതിലടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ചികിൽസ മുട്ടുന്ന അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കാൻ ഇവിടെ തീരുമാനമായിട്ടുണ്ട്. ഇനി ഇവിടത്തെ‌ സീനൊന്നടങ്ങിയാൽ ഹെൽത്ത് ടീമിനെ മറ്റിടത്തേക്കയക്കാനും ഈ സർക്കാർ തയ്യാറാവും. ആപത്തുകാലത്തൊക്കെ ഇന്നത്തെ കേരളം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഈ നാട് ഭരിക്കുന്നത് അങ്ങനുള്ളവരാണ്. അവർക്ക് അതിരിനിപ്പുറത്തുള്ളവരെ മാത്രം മനുഷ്യരായിക്കാണുന്ന വലതുബോധമല്ല, നാട്ടിലപകടം പറ്റുമ്പോ സ്വന്തം വീടടച്ചിരിക്കുന്ന സ്വാർത്ഥതയുമില്ല. ഉള്ളത് അതിരിൽ മണ്ണിട്ടാലടയാത്ത സഹജീവിസ്നേഹമാണ്, അവിടംകൊണ്ടവസാനമാവാത്ത മാനവികതയാണ്, മനുഷ്യന് കൈത്താങ്ങാവാൻ മുന്നും പിന്നും നോക്കാത്ത രാഷ്ട്രീയമാണ്. അതിനെ ജയിക്കാൻ കുറുകെ ഒരു കൊട്ട മണ്ണല്ല, ഒരു ടിപ്പർ ചരലല്ല, ഒരൂക്കൻ മലയല്ല, ഒരു ലോകമിടിച്ചിട്ടാലും മതിയാവേമില്ല.!!
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം. കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ 120. പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട. 121. പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി. 122. പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ. 123. പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം. 124. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി. 125. കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം 126. കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്. 127. കേരളത്തിന്റെ കാലാവസ്ഥ മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം). ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മെല്‍ബണ്‍: ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കറനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. 49 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. പാകിസ്ഥാൻ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. രണ്ട് ഓവറും ഒരു പന്തും മാത്രമാണ് താരത്തിന് എറിയാനായത്. ഇതോടെ പാക് ബൗളിങ്ങിന്റെ മൂര്‍ച്ച കുറയുകയും ചെയ്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം. നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.
അങ്ങനെ ഒരിക്കൽ കൂടി നാം അവിടെ നിൽക്കുന്നു, നാലു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ തൊട്ടുമുന്നിൽ. ബ്രസീലിന്റെ എല്ലാ മായികതകളും, അവയെ എന്നും ചൂഴ്ന്ന് നിൽക്കുന്ന സാംബാ… അങ്ങനെ ഒരിക്കൽ കൂടി നാം അവിടെ നിൽക്കുന്നു, നാലു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ തൊട്ടുമുന്നിൽ. ബ്രസീലിന്റെ എല്ലാ മായികതകളും, അവയെ എന്നും ചൂഴ്ന്ന് നിൽക്കുന്ന സാംബാ താളത്തിനുമൊപ്പം, പക്ഷേ നാം ഒന്നിനു കൂടി സാക്ഷികളാകുകയാണു; ആഗോള ഫുട്ബോളിന്റെ അധികാരികളുടെ, ഫിഫയുടെ ആടയാഭരണങ്ങൾ പതിയെ അഴിഞ്ഞ് വീഴുന്നതിനു. ഒരിക്കലും ഇത്രകണ്ട് ആരോപണങ്ങളും നാലുപാടും നിന്ന് ഉയരുന്ന പരിശോധനകൾക്ക് വേണ്ടിയുള്ള മുറവിളികളും അവർ അനുഭവിച്ചിട്ടില്ല. പുകമറയും കണ്ണാടിയും വഞ്ചനയുടെ മുച്ചീട്ടുകളിയും. “വെയ് രാജാ വെയ് ! ഏതാണു നിങ്ങളുടെ ചീട്ട്? ഇത് ? ഇത് ? അതോ ഇതോ?” അവിടെ ആദ്യം തന്നെ നിൽപ്പുണ്ട് – സെപ് ബ്ലാറ്റർ – പേരു പോലും ഏതോ മാരകരോഗത്തിന്റെ ദൗർഭാഗ്യങ്ങളെ ഓർമ്മിപ്പിക്കുന്ന, ഫിഫയുടെ പ്രസിഡന്റ്. ഫിഫയെ ബാധിച്ച എല്ലാ വിവാദങ്ങളുടെയും , എല്ലാ സ്ത്രീവിരുദ്ധ പ്രസ്താവനകളുടെയും, സ്വജനപക്ഷപാതത്തിന്റെ പേരിൽ ഉയർന്ന എല്ലാ ആരോപണങ്ങളുടേയും ഒത്ത നടുക്ക് ഈ മനുഷ്യനുണ്ടായിരുന്നു. എന്നിട്ടും ന്യായം പറഞ്ഞ് കടിച്ച് തൂങ്ങി നിൽക്കുകയാണു, ബാറ്ററിയിട്ട് ഓടുന്ന ഒരു കളിപ്പാട്ടം പോലെ, തനിക്കും തന്റെ കൂട്ടാളികൾക്കും എതിരെ ഉയരുന്ന വിമർശനങ്ങളുടെ കൂരമ്പുകൾ സ്പർശിക്കുന്നേയില്ല എന്ന ഭാവത്തിൽ. ശരിക്കും ഒന്നും ഏശാത്ത ഒരു മാഫിയാ ഡോണിനെപ്പോലെ, ഓസ്റ്റിൻ പവേഴ്സ് സിനിമയിൽ നിന്ന് ഇറങ്ങി വന്ന ഡോക്ടർ ഈവിളിനെ പോലെ, ചുണ്ടത്ത് വിരലും വെച്ച്. പിന്നെ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റീ മെമ്പർമാരുടെ ഒരു നിരയാണു. നാലു വർഷത്തിലൊരിക്കൽ സമീപ ഭാവിയിലെ ഒരു മാമാങ്കോൽസവത്തിനു ആതിഥേയത്വം വഹിക്കാം എന്ന പ്രതീക്ഷയുമായി മുത്തും പവിഴവും പണ്ടങ്ങളും, ദൈവത്തിനു മാത്രം അറിയാവുന്നത്രയും വാഗ്ദാനങ്ങളുമായി ലോകം മുഴുവൻ വന്ന് കാത്തു നിൽക്കുന്ന തങ്ങളുടെ മോഹിപ്പിക്കുന്ന അധികാരസ്ഥാനങ്ങളെ സംരക്ഷിച്ച് പിടിച്ചുകൊണ്ട്. മാലിന്യക്കൂമ്പാരത്തിലും വെള്ളിനാണയങ്ങൾ തിരയുന്ന, ബ്രസീലുകാർ ‘ഫിച്ചാ സുജാ’, അഥവാ ‘കള്ളശീട്ടുകൾ’ എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ. പിന്നെ അത്യാഗ്രഹത്തോടെ ലോകകപ്പിനായി ലേലം വിളിക്കുന്ന രാജ്യങ്ങളും അവയുടെ കോർപ്പറേറ്റ് പിണിയാളുകളും. മാഡിസൺ അവന്യൂവിനെ നാണിപ്പിച്ചു കളയുന്ന രീതിയിൽ ഒടുങ്ങാത്ത പരസ്യങ്ങളും പ്രചരണവും വഴി പൊതുഖജനാവിന്റെ നല്ലയൊരു പങ്കും ഊറ്റിയെടുക്കാനായി അവരവരുടെ ഗവണ്മെന്റുകളെ ഉന്തി വിടുന്ന ഒരു കൂട്ടർ. മൂക്കളയെക്കാളും വഴുവഴുപ്പുള്ള ഒരു കൂട്ടർ. ആദ്യം തന്നെ ബ്രസീൽ. ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ ലിസ്റ്റ് ഒന്നോടിച്ച് നോക്കിയാൽ, ഒരു സ്റ്റേഡിയത്തിനായി ആദ്യം ലേലം കൊണ്ട 300 മില്യൺ ഡോളറിനു പകരം പൊതുഖജനാവിൽ നിന്ന് 900 മില്യൺ ! മൂന്നിരട്ടി ! അടുത്ത ഏതോ മാമാങ്കത്തിനു പൊങ്ങി വരാനുള്ള അഴിമതിക്കഥകൾക്കായി ആരോ കാര്യമായി സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണെന്ന് തോന്നും. പിന്നെ 2008 ൽ രാഷ്ട്രീയ കക്ഷികൾക്കായി 78,000 ഡോളർ മാത്രം സംഭാവന ചെയ്ത ഒരു കൺസ്ട്രക്ഷൻ രംഗത്തെ ഭീമൻ മൽസരസ്ഥലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ അത്ഭുതകരമായി 37 മില്യൺ എന്ന തുകയിലേക്ക് സംഭാവന ഉയർത്തിയ മറ്റൊരു ദുരൂഹമായ മാജിക്. അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് “ വേൾഡ് കപ്പ് തുടങ്ങിയിട്ടു തന്നെയില്ല” എങ്കിലും വേൾഡ് കപ്പിനായി ചെലവിട്ട തുകകളുടെ പേരിൽ കുറഞ്ഞത് ഒരു ഡസൺ ഫെഡറൽ അന്വേഷണങ്ങളെങ്കിലും നടക്കുന്നുണ്ട്. അഴിമതിക്കെതിരെ നില കൊള്ളുന്ന ‘ ഫോക്കസ് ഓൺ കോൺഗ്രസ്സ്’ പറയുന്നതനുസരിച്ച് ബ്രസീലിയൻ കോൺഗ്രസ്സിലെ 40 ശതമാനത്തോളം പേർ ക്രിമിനൽ കുറ്റങ്ങളിൽ നടപടികൾ നേരിടുന്നവരാണു.” അടുത്ത ഒരു ശതമാനക്കണക്ക് ലഭിക്കുന്നത് വരെയെങ്കിലും ഇത് ഇത്തിരി കൂടിയ കണക്ക് തന്നെയാണു. ഫുട്ബോളിനെ ഏറ്റവും തീവ്രമായി സ്നേഹിക്കുന്ന ഒരു ജനതയുടെ തലയാണു ഈ അഴിമതികളിലൂടെ താഴ്ന്ന് പോയിരിക്കുന്നത്. ഇത്ര വൈകിയ വേളയിൽ, പേരുദോഷം കേൾപ്പിക്കുമെങ്കിലും ജനം നിരവധിയായി തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണു.
ഐതീഹ്യങ്ങളും പുരാവൃത്തങ്ങളും ഏതൊരു ജനാവലിയുടെയും ആത്മബോധത്തെ ചലനാത്മകമാക്കുന്ന കൈവഴിത്താരയാണ്. ലോകത്തിൽ ഏറ്റവുമാദ്യം മനുഷ്യസംസ്കാരം ഉരുത്തിരിഞ്ഞുവന്ന പ്രദേശങ്ങളിലൊന്ന്; ഭാഷയെ അക്ഷരങ്ങളും, അക്ഷരങ്ങളെ എഴുത്തുപാധിയും, എഴുത്തിനെ സാഹിത്യവുമാക്കിയ ആദ്യത്തെ നാടുകളിലൊന്ന് എന്ന നിലയിൽ ഇന്ത്യ ഐതീഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും അപൂർവ്വഖനിശേഖരം കൂടിയാണ്. ഇത്തരം മിത്തുകൾ സ്വയംഭൂവല്ല. അവയിൽ പുരാതനജീവിതങ്ങളുടെ വളപ്പൊട്ടുകൾ പുതഞ്ഞുകിടപ്പുണ്ട്... ഗവിയിലെ മലമടക്കുകൾ ഗവിയിലെ കാടിലൂടെ യാത്രചെയ്യുമ്പോൾ ഒരു ഐതീഹ്യം ബോധത്തിന്റെ പിന്നാമ്പുറത്ത് നിഴൽകായുന്നുണ്ടായിരുന്നു. പമ്പാനദി നനച്ചൊഴുകുന്ന ഈ കാടിലൂടെ ഏതോ പുരാതനകാലത്ത് അജയ്യനായി വിഹരിച്ച മണികണ്ഠ രാജകുമാരന്റെ കഥ. പമ്പാനാഥനായി, ശാസ്താവായി, അയ്യപ്പനായി, പിൽക്കാലത്ത് ഈ ദേശത്തിന്റെ ദൈവമായി മാറിയ പന്തളം രാജ്യത്തെ രാജകുമാരന്റെ ചരിതം; സമകാലത്തെ വലിയ തീർത്ഥാടന സ്ഥലങ്ങലിലൊന്നായ ശബരിമലയുടെ പ്രഭവപുരാവൃത്തം. മഴമേഘങ്ങൾ തൊട്ടുപോകുന്ന വനഗാഡശൈലങ്ങൾ പത്തനംതിട്ട ജില്ലയിലാണ് ഗവി. പത്തനംതിട്ട പട്ടണത്തിൽ നിന്നും ചിറ്റാർ, കക്കി വഴി ഗവിയിലേയ്ക്ക് പോകുന്നതാണ് നിബിഡവനം അനുഭവിക്കാൻ ഏറ്റവും നല്ലത് എന്ന് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ യാത്ര തയ്യാറാക്കിയ ഗവിയിലെ വനംവകുപ്പിന്റെ എക്കോടൂറിസം ജീവനക്കാർ ആ വഴി പോകുന്നതിനെ, ആദ്യം വിളിച്ചപ്പോൾ മുതൽ തന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ആ വഴിയിലെ മോശംറോഡ്‌ തടസ്സങ്ങൾ ഉണ്ടാക്കുമെന്നും, വഴിക്കുവച്ച് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നും പറഞ്ഞതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് അവർ പറഞ്ഞ വഴിയിലൂടെ പോകാൻ ഞങ്ങൾ തയ്യാറായി (പിന്നീട് അവരുടെ ജീപ്പിൽ ഈ വഴിയിൽ കുറച്ചുദൂരം സഞ്ചരിക്കുകയുണ്ടായി. അവരെ അനുസരിച്ചത് നന്നായെന്ന് തോന്നി - അതുവഴി വന്നിരുന്നെങ്കിൽ ഞങ്ങളുടെ ചെറിയ കാറുകൾ തുണ്ടുതുണ്ടുകളായി തിരിച്ചു കൊണ്ടുപോകേണ്ടി വന്നേനെ). വനഗർഭത്തിൽ നിന്നുയരുന്ന കോടമഞ്ഞ്‌ അവർ പറഞ്ഞതനുസരിച്ച് വണ്ടിപെരിയാർ ഭാഗത്തുനിന്നും ഗവിയിലെത്താൻ ഞങ്ങൾ തീരുമാനിച്ചു. കോട്ടയം ഭാഗത്തുനിന്നും വരുമ്പോൾ മലയടിവാരത്തിലെ അവസാന പ്രമുഖപട്ടണം മുണ്ടക്കയമാണ്. ഇവിടെനിന്നും വണ്ടിപെരിയാറിലേയ്ക്ക് മലകയറാൻ തുടങ്ങുമ്പോൾ, അധികം അകലെയല്ലാതെ, അത്തരം മലകയറ്റങ്ങളിൽ പലയിടത്തും കാണാറുള്ളതുപോലെ ഈ വഴിയിലും റോഡരികിൽ തന്നെയായി ഒരു വെള്ളച്ചാട്ടമുണ്ട് - വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഈ വഴിക്കുള്ള സഞ്ചാരികളിൽ അധികവും പോകുന്നത് തേക്കടിയിലേയ്ക്കാണ്. അവരൊക്കെ ഒരല്പനേരത്തെ യാത്രാവിടുതലിനായി ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ചിലവഴിക്കാറുണ്ട്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഈ വഴി പോവുകയെന്നാൽ, കൊല്ലം - തേനി ദേശീയപാതയിലൂടെയാണ് സഞ്ചാരം. (ഈ പാതയുടെ കൊല്ലം - കോട്ടയം ഭാഗം ഏതുവഴിയാണ് പോകേണ്ടത് എന്നതുപോലും ഇതുവരെ സർക്കാർ/ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായിട്ടില്ല. പിന്നെ വെറുതേയങ്ങ് ദേശീയപാത എന്നൊക്കെ പറയാമെന്നുമാത്രം.) ഇതുവഴി സഹ്യന് കുറുകേപോകുമ്പോൾ ഏറ്റവും ഉയരത്തിലുള്ള പ്രദേശം കുട്ടിക്കാനമാണ്. കുട്ടിക്കാനം കഴിഞ്ഞാൽ വണ്ടിപെരിയാറും കുമിളിയുമൊക്കെ മറുഭാഗത്തേയ്ക്കുള്ള ചരിവിലാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കുട്ടിക്കാനത്തേത്. ഈ പ്രദേശം ഉൾപ്പെട്ടിരുന്ന ചങ്ങനാശേരി രാജ്യത്തെ 1756 - ൽ തിരുവിതാംകൂർ രാജാക്കന്മാർ കീഴടക്കി. താമസംവിനാ അവർ അവരുടെ സുഖവാസകൊട്ടാരം ഇവിടെ നിർമ്മിച്ചതിൽ, ഈ പ്രകൃതിസുഭഗത കൊണ്ടുതന്നെ, അത്ഭുതപ്പെടാൻ കാരണമില്ല. കുട്ടിക്കാനത്തുനിന്നുള്ള സഹ്യനിരകളുടെ കാഴ്ച വണ്ടിപെരിയാറിൽ വച്ച് ദേശീയപാത ഉപേക്ഷിച്ച് വലത്തേയ്ക്ക് തിരിയണം ഗവിയിലേയ്ക്ക് പോകാൻ. അവിടെനിന്നും വള്ളക്കടവ് ചെക്ക്പോസ്റ്റ്‌ വരെ, ചെറിയതോതിൽ ആണെങ്കിൽപ്പോലും, സാധാരണരീതിയിലുള്ള ജനവാസസ്ഥലങ്ങൾ കാണാം. എക്കോടൂറിസം ഓഫീസിൽ നിന്നും ഞങ്ങളുടെ വണ്ടി നമ്പരും മറ്റും ചെക്ക്പോസ്റ്റിൽ അറിയിച്ചിട്ടുണ്ടായിരുന്നതിനാൽ അധികം സമയമെടുക്കാതെ അവിടം കഴിഞ്ഞുകിട്ടി. മദ്യത്തിനും പ്ലാസ്റ്റിക്കിനുമായി പരിശോധനകൾ ഉണ്ടാവും എന്ന് കേട്ടിരുന്നുവെങ്കിലും, കുടുബസമേതമായതിനാൽ ആണോ എന്നറിയില്ല, ഒരു പരിശോധനയും എവിടെയും ഉണ്ടായില്ല. വനംവകുപ്പ് ഓഫീസിൽ ചെറുപ്പക്കാരും ഊർജ്ജസ്വലരുമായ ഉദ്യോഗസ്ഥരെയാണ് കണ്ടത്. വള്ളക്കടവ് കഴിഞ്ഞാൽ പിന്നെ പെരിയാർ കടുവാസങ്കേതത്തിലേയ്ക്ക് കടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മൊട്ടക്കുന്നുകളുടെ തുറസ്സ് ഒഴിവാക്കിയാൽ ഇവിടുന്ന് ഗവിവരെയും അതിനപ്പുറത്തെയ്ക്കും നിബിഡവനമാണ്. കാട്ടുപോത്തുകൾ മേയുന്ന മൊട്ടക്കുന്നുകൾ ജലമാണ് ജീവന്റെ സ്ത്രോതസ്. അപൂർവ്വവും അസുലഭവുമായ ജൈവവൈവിധ്യം നിലനിൽക്കുന്ന പെരിയാർകാടിന്റെ ജീവബീജം ആ കാടിൽ നിന്നുതന്നെ ഉത്ഭവിക്കുന്ന പെരിയാറും പമ്പയാറുമാണ്. മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണത്തോടെ ഉണ്ടായിവന്ന തേക്കടിതടാകവും ഇതിന് പിൻബലമേകുന്നു. 1978 - ലാണ് ഈ പ്രദേശത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നത്. ഇടുക്കി ജില്ലയിലും പത്തനതിട്ട ജില്ലയിലുമായാണ് 1000 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം വരുന്ന കാട് പരന്നുകിടക്കുന്നത്. ഇടുക്കി ജില്ലയിൽ നിന്നും കടുവാസങ്കേതത്തിലേയ്ക്കുള്ള മുഖ്യപ്രവേശനകവാടം തേക്കടിയാണെങ്കിൽ പത്തനതിട്ട ജില്ലയിൽ അത് ഗവി പ്രദേശമാണ്. വനഹൃദയത്തിലൂടെ ഒരു കാട്ടരുവി ഗൾഫിൽ ഒരുപാടുകാലമായുള്ള കൂട്ടുകാരും അയൽക്കാരുമായ ഒരു കുടുംബവും ഗവിയാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഗവിയിലെ വനംവകുപ്പിന്റെ താമസസ്ഥലത്ത് മുറിയും മറ്റും നേരത്തേ തന്നെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. വഴികാട്ടികളായും സഹായികളായും രണ്ട് ഗൈഡുകളും മുഴുവൻ നേരവും ഒപ്പമുണ്ടായിരുന്നു. അവധിക്കു വരുമ്പോൾ നാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ടാവും. ആ തിരക്കിനിടയ്ക്ക് വീണുകിട്ടുന്ന ആശ്വാസമാണ് കൂട്ടുകാരോടൊപ്പമുള്ള ഇത്തരം ചെറുയാത്രകൾ. ഒരു പകലും രാത്രിയും സഹ്യമലനിരകളിലെ കാടറിഞ്ഞ്, കോടമഞ്ഞിറങ്ങുന്ന രാത്രിയിൽ പുതച്ചുറങ്ങി, മൊബൈൽ വിളികളിൽ നിന്നും ടെലിവിഷന്റെ ഒച്ചകളിൽ നിന്നും അകലെ... പുൽമേടിനപ്പുറം കോടമഞ്ഞിന്റെ രസകേളി ഗവിയിൽ റോഡ്‌ കടന്നുപോകുന്ന ഒരു ചെറിയ തടയണയുണ്ട്. അത് സൃഷ്‌ടിച്ച തടാകവും. ഈ തടാകത്തിന്റെ തീരത്തയാണ് എക്കോ ടൂറിസത്തിന്റെ ഓഫീസും അനുബന്ധകെട്ടിടങ്ങളും. വലിയ നിർമ്മിതികളൊന്നും ഇവിടെയില്ല. തടാകതീരത്തായി ഭക്ഷണശാലയും അതിന് കുറച്ചുമുകളിലായി ഓഫീസും ഏതാനും മുറികൾ മാത്രമുള്ള താമസസ്ഥലവും. തടാകതീരത്തുള്ള, ചുറ്റും പൂന്തോട്ടമുള്ള ഭക്ഷണശാല കൊള്ളാം. തടാകവും അതിനപ്പുറത്ത് ആകാശത്തേയ്ക്ക് ഉയർന്നു പോകുന്ന ഹരിതവന്യതയും നോക്കിയിരുന്ന് ആഹാരം കഴിക്കാം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് അഭയാർഥികൾ ഉൾപ്പെടെ കുറച്ചു് തോട്ടംതൊഴിലാളികളുടെ കുടുംബങ്ങൾ ഈ പരിസരങ്ങളിൽ താമസിക്കുന്നുണ്ട്. അക്കൂട്ടത്തിലെ ചില വീട്ടമ്മമാരാണ്, തനത് കൂട്ടുകൾ കൊണ്ട് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. ആ ഗുണകരമായ രുചിവ്യത്യാസം പെട്ടെന്ന് മനസ്സിലാവും. ഗവിയിലെ തടയണ വനംവകുപ്പിന്റെ ജീപ്പിൽ കുറേദൂരം കാടിലൂടെ സഞ്ചരിച്ചത് കൂടാതെ രണ്ട് പകലുകളിലായി കാട്ടിലേയ്ക്ക് രണ്ട് ചെറിയ കാൽനടസവാരികൾ കൂടി നടത്തി. അതിലൊരെണ്ണം അട്ടകടിയുടെ അസഹ്യത കൊണ്ട് അരസികമായി അവസാനിച്ചു. റോഡിൽ ഉടനീളം ചൂരുള്ള ആനപ്പിണ്ടങ്ങൾ കണ്ടെങ്കിലും ഒരാനെയെപ്പോലും അടുത്തു കാണാൻ കിട്ടിയില്ല. മുൻപ് ഗവിയിൽ പോയിട്ടുള്ള ഒരു കൂട്ടുകാരനും വഴിനീളെ കണ്ട ആനപ്പിണ്ടത്തിന്റെ കാര്യം പറഞ്ഞിരുന്നു - വിനോദസഞ്ചാരികളെ പറ്റിക്കാൻ വനംവകുപ്പുകാർ വണ്ടിയിൽ കൊണ്ടുവന്നിടുന്നതായിരിക്കുമോ എന്നൊരു ഫലിതസംശയവും അവൻ പ്രകടിപ്പിക്കാതിരുന്നില്ല. കാടിനുള്ളിലേയ്ക്ക് കയറി ഒരു മൊട്ടകുന്നിലെത്തിയപ്പോൾ വളരെ അകലെയായി മറ്റൊരു മലഞ്ചരിവിൽ ആനക്കൂട്ടം മേയുന്നത് അവ്യക്തമായി കണ്ടു. ട്രെക്കിംഗ് കൂട്ടത്തിൽ വന്ന സഹായികളിൽ വിജയകുമാർ ചെറുപ്പക്കാരനും കുറച്ചുകൂടി പരിചയസമ്പന്നനുമാണെന്ന് തോന്നി. കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ ജിവികളുമായുള്ള തന്റെ അടുത്ത സമ്പർക്കങ്ങളെക്കുറിച്ചും അവയുടെ സ്വഭാവരീതികളെക്കുറിച്ചുമൊക്കെ വിജയകുമാറിന്റെ വക പ്രഭാഷണങ്ങൾ ഇടവിട്ടുണ്ടായിരുന്നു. എല്ലാ ദിവസവും കാടിലൂടെ സഞ്ചരിക്കുന്ന, അവിടെ തന്നെ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് അപ്പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ല. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ആനകളുടെ സെൻസസ് എടുക്കുന്ന പരിപാടിയിലും മറ്റും ഉൾപ്പെട്ടിരുന്ന ആളുകൂടിയായതുകൊണ്ട് ആ വഴിക്കുള്ള അറിവുകളും വിവരങ്ങളും മറ്റും അയാൾക്കുണ്ടായിരുന്നു. വിജയകുമാർ ഒരു വിനോദസഞ്ചാരിക്കുള്ളതല്ല യഥാർത്ഥ വനയാത്ര എന്നറിയാം. ലോകത്തിൽ എല്ലായിടത്തും എന്നതുപോലെ കേരളത്തിലും, പല കാടുകളിലും, ജീപ്പിൽ കൊണ്ടുപോയി കാടിനേയും കാട്ടുജീവികളെയും കാണിക്കുന്ന ഏർപ്പാടുണ്ട്‌. ഞാൻ ഉൾപ്പെടെയുള്ള ചെറുകിട വനസ്നേഹികൾ ചെയ്യാറുള്ള ഇത്തരം യാത്രകളെ തികച്ചും പ്രതിലോമമായ ഒന്നായി കാണേണ്ടതുണ്ടാവുമോ? അത്തരം യാത്രകളെയും അതിനു തയ്യാറാവുന്ന മാനസികാവസ്ഥയേയും പറ്റുന്ന അവസരങ്ങളിലെല്ലാം അധിക്ഷേപിക്കുന്ന എൻ. എ. നസീറിനെപ്പോലുള്ള കടുത്ത വനസ്നേഹികളുടെ മൗലികപ്രവണതയുള്ള ആശയത്തെയോ ആവേശത്തെയോ എതിർക്കാൻ ഞാൻ മുതിരുന്നില്ല. കാടിന്റെ എന്നതുപോലെ തന്നെ മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളെയും സഹനീയമാക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. സൂക്ഷ്മമായ മനസ്സിലാക്കലുകളുടെ അഭാവമറിയുമ്പോൾ തന്നെ, വിശാലതയിൽ കാടിന്റെ മഹാമൗനങ്ങളിൽ മഗ്നമാകാൻ ഈ യാത്രകൾ ഉതകാറുണ്ട്. കാട് മലഞ്ചരിവിലെ പുൽമേടിലൂടെയായിരുന്നു ട്രെക്കിംഗ് അധികവും. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഇടതൂർന്ന കാടുകൾ. മൃഗങ്ങളെ കാണാൻ സാധ്യതയുള്ള ചില പ്രത്യേക സ്ഥലങ്ങളിലേയ്ക്കാണ് വഴികാട്ടികൾ ഞങ്ങളെ നയിച്ചുകൊണ്ട് പോകുന്നത്. അത്തരം ലക്ഷ്യസ്ഥാനങ്ങൾ ഇത്തരം നടത്തങ്ങളിൽ അമിതസാംഗത്യമുള്ളവയല്ല. കാടിന്റെ നവ്യനിശ്വാസത്തിലൂടെയുള്ള സഞ്ചാരം തന്നെയാണ് പ്രധാനം. വന്യമായ കന്യാസൗന്ദര്യം പുളഞ്ഞുകിടക്കുന്ന നിബിഡമായ ഹരിതനിഗൂഡത, ഒരു മലമുകളിൽ നിന്നും മറ്റൊന്നിലേയ്ക്ക് ആകാശത്തിന്റെ മേഘകാളിമയിലൂടെ മിന്നൽപിണർ പോലെ പാഞ്ഞുപോകുന്ന വിചിത്രവർണ്ണത്തിലുള്ള കിളി, സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ അടിക്കാടിൽ നിന്നുയരുന്ന ചെറുപ്രാണികളുടെ കോലാഹലമർമ്മരം, ഇടയ്ക്ക് പരിസരം മുഴക്കികൊണ്ട് ഏതോ കാടൻകിളിയുടെ നിലവിളി... ഒന്നിലധികം ജലവൈദ്യുത പദ്ധതികൾ സമീപങ്ങളിൽ ഉള്ളതുകൊണ്ടായിരിക്കാം കാടിന് മുകളിലൂടെ തലങ്ങും വിലങ്ങും വൈദ്യുതകമ്പികൾ അധികം അകലെയല്ലാതെ കുറച്ചു് കാട്ടുപോത്തുകൾ മേയുന്നുണ്ടായിരുന്നു. നമ്മുടെ കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ മിക്കവാറും കാണാൻ സാധ്യതയുള്ള വലിയ മൃഗങ്ങളിലൊന്നാണ് കാട്ടുപോത്ത്. കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ അവയാണെന്നാണ് പറയപ്പെടുന്നത്. കേരളം, തമിഴ്നാടുമായും കർണ്ണാടകവുമായും അതിർത്തി പങ്കിടുന്ന വലിയ കാടുകളായ മുതുമല, മുത്തങ്ങ, ബന്ദിപൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ റോഡിന്റെ വശങ്ങളിലായി ആനയെയും മാനിനെയും കാട്ടുപോത്തിനെയും മുടങ്ങാതെ കാണാൻ പറ്റാറുണ്ട്. ഗവിയിലെ ഈ കാട്ടുപോത്തുകളും മനുഷ്യപരിചയമില്ലാത്തവ അല്ല തന്നെ. ഒന്ന് മുഖമുയർത്തി നോക്കിയതിനുശേഷം ഞങ്ങളെ തീരെ ഗൗനിക്കാതെ അവ അലസം പുൽത്തീറ്റ തുടർന്നു. കാട്ടുപോത്തുകൾ ഒരു കുന്നിൻ മുകളിൽ നിന്നാൽ അങ്ങകലെ മറ്റൊരു കുന്നിന്റെ ചരുവിൽ ശബരിമലയും പൊന്നമ്പലമേടുമൊക്കെ കാണാനാവുമത്രെ. കാഴ്ചയുടെ ക്ഷീണംകൊണ്ടാണോ കോടയുടെ നേർത്ത ആവരണം ശുഭ്രതിരശ്ശീല പോലെ ഒഴുകി കളിച്ചുകൊണ്ടിരുന്നതിനാലാണോ എന്നറിയില്ല കാടും മലയും മഞ്ഞുമല്ലാതെ മറ്റൊന്നും വ്യക്തമായി കാണാൻ എനിക്കായില്ല. കോടയുടെ കുളിരിൽ ചില മരങ്ങൾ ട്രെക്കിങ്ങും അട്ടകടിയുമൊക്കെ കഴിഞ്ഞ് ഞങ്ങൾ തടാകകരയിലെത്തി. നേരത്തെ സൂചിപ്പിച്ച തടയണ കൂടാതെ ഈ തടാകത്തിന്റെ സൃഷ്ടിക്ക് കാരണമാവുന്ന മറ്റൊരു ചെറിയ ഡാം കൂടി ഗവിയുടെ ഉൾവനത്തിലുണ്ട്. അവിടെയ്ക്ക് സാധാരണക്കാർക്ക് പ്രവേശനമില്ല. വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേയ്ക്ക് വരുന്നവഴിയിൽ ഒരു പ്രത്യേക സ്ഥലത്തുനിന്നും തേക്കടിതടാകത്തിന്റെ ഒരു കരയിലേയ്ക്ക് ഒരു കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂവെങ്കിലും ഗവിയിലെ ചെറിയ തടാകവും തേക്കടിയിലെ ബ്രഹ്മാണ്ടമായ റിസർവോയറും തമ്മിൽ ബന്ധമൊന്നുമില്ല. ഗവിയിലെ തടാകം തടാകത്തിലൂടെ ഒരു ബോട്ട് സവാരിക്ക് ഞങ്ങൾ തയ്യാറെടുത്തു. ഇവിടെ ഉള്ളതെല്ലാം തുഴവഞ്ചികളാണ്. ഗൈഡുകൾ തന്നെ ഞങ്ങളുടെ തുഴകാരുമായി. രണ്ട് ബോട്ടുകളിലായി ഞങ്ങൾ ജലസഞ്ചാരം ആരംഭിച്ചു. ഇടയ്ക്ക് വന്നുപോകുന്ന ചാറ്റൽ മഴ. കാടിന്റെ വർണോന്മാദം ഏറ്റെടുത്തു മയങ്ങുന്ന ഹരിതജലാശയം. കരയിൽ നിന്നും അകലുമ്പോൾ ഇരുവശത്ത്‌ നിന്നും വനവന്യത പതുക്കെ ആവരണം ചെയ്യുന്നതുപോലെ... വയനാട് പൂക്കോട് തടാകത്തിലൂടെ നടത്തിയ തുഴവള്ളയാത്ര ഓർത്തു അന്നേരം. പൂക്കോട് കുറച്ചുകൂടി ലളിതമായ തടാകവും ഇത്ര വന്യസാന്ദ്രമല്ലാത്ത പരിസരവുമാണ്. തടാകക്കരയിൽ ഏകാന്തമഗ്നനായിരിക്കുന്ന നീർക്കാക്ക തടാകത്തിന്റെ ഉള്ളിലേയ്ക്ക്, വനാതിർത്തിയിലേയ്ക്ക് തുഴഞ്ഞുചെല്ലുമ്പോൾ ഒരു ഹൂങ്കാരശബ്ദം കേട്ടുതുടങ്ങി. മുഖ്യതടാകം വിട്ട് വഞ്ചി ഒരു ചെറിയ നദിപോലുള്ള ജലപാതയിലേയ്ക്ക് പ്രവേശിച്ചു. പെട്ടെന്ന്, അകലെയല്ലാതെ, വനപച്ചയുടെ നടുവിലായി ജലപതനശബ്ദത്തിന്റെ ഉറവിടമായ വെള്ളച്ചാട്ടം തെളിഞ്ഞുവന്നു. കാടിന്റെ നെറുകയിൽ നിന്നും ശരണാർത്ഥികൾക്ക് മുകളിലേയ്ക്ക് നിർമ്മലദായിനിയായി നിപതിക്കുന്ന സ്ഫടിക ജലഹർഷം. ചെറുതെങ്കിലും വനമദ്ധ്യത്തിലെ കന്യാശുദ്ധമായ ജലപാതം. ജലപാതത്തിനരുകിൽ ഞങ്ങൾ മാത്രം. വനസാന്ദ്രതയുടെ നിഗൂഡവിജനതയിൽ, അതിശുദ്ധമായ ഒരു വെള്ളച്ചാട്ടത്തിനു കീഴിൽ ഈയടുത്തൊന്നും ഇങ്ങിനെ നിന്നിട്ടില്ല. ഇതിനേക്കാൾ വലിയ വെള്ളച്ചാട്ടങ്ങൾ കണ്ടിരിക്കുന്നു, പക്ഷെ അവിടങ്ങളെല്ലാം ജനനിബിഡമായിരുന്നു. പ്രകൃതിവിലാസത്തിന്റെ മറ്റൊരു കാഴ്ച എന്നതിനപ്പുറം ഒരനുഭവമാകാൻ പരിസരത്തിന്റെ തിരക്കുകൾ അനുവദിച്ചിരുന്നില്ല. ഗവിയിലെ വെള്ളച്ചാട്ടം വളരെ വർഷങ്ങൾക്ക് മുൻപ് ബിരുദപഠനകാലത്ത് ഒരുകൂട്ടം കൂട്ടുകാരുമായി പാലരുവിയിലേയ്ക്ക് പോയി. അന്ന് പാലരുവി ഇന്നത്തെ പോലെ പ്രശസ്തമായിട്ടില്ല. ആര്യങ്കാവിൽ നിന്നും കാടിനുള്ളിലൂടെ ഒരു ചെറിയ നടപ്പാത മാത്രമേ പാലരുവിയിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ. കാട്ടുപാതയിലൂടെയുള്ള നടത്തയും അതിനുശേഷം കൂട്ടുകാരുമായി ഒരു പകൽ മുഴുവൻ തിമിർത്ത ആ ജലസ്നാനവും ഇന്നും അതികാല്പനികമായ ഒരോർമ്മയാണ്. അതേ പരിസരവും അതെ നിർമ്മലതയുമാണിവിടെയും. പക്ഷെ അന്നത്തെ കൗമാരത്തിന്റെ ആർദ്രവിചാരങ്ങൾ ഇന്നത്തെ മധ്യവയസ്സിന്റെ വിവശഗൃഹാതുരത മാത്രം... യാത്രാസംഘത്തിലെ ഇളമുറക്കാർ ജലപാതത്തിന് കീഴിൽ കാട്ടിലെ ഔഷധസസ്യങ്ങളുടെ സത്തയും ഉറവയുടെ ശുദ്ധതയുമായി പതഞ്ഞുവരുന്ന ഈ നീർപ്രവാഹം മനസ്സിനും ശരീരത്തിനും പാപമുക്തിയും ഉണർവ്വും നൽകും. സ്വപ്നസമാനമായ, അഭൗമമായ പരിസരം. കാടിന്റെ ഹരിതചാർത്തുകളും ജലപതനത്തിന്റെ ഹൂങ്കാരശബ്ദവും ഞങ്ങളും മാത്രം. പെട്ടെന്ന് ലോകത്തിന്റെ തികച്ചും അപരിചിതമായ ഏതോ മൂലയിൽ എത്തപ്പെട്ട പോലെ... മടക്കം, അങ്ങേ മലഞ്ചെരുവിൽ മേയുന്ന ആനകളെയും കണ്ട്... രണ്ടാം ദിവസത്തെ ഉച്ചഭക്ഷണ സമയംവരെ നിൽക്കാതെ ഞങ്ങൾ ഗവിയിൽ നിന്നും മടക്കയാത്ര ആരംഭിച്ചു, ആറുമണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമുണ്ടായിരുന്നു. കൂട്ടുകാരനും കുടുംബവും എതിർദിശയിലേയ്ക്ക്, കൊടൈകനാലിലേയ്ക്ക്, യാത്ര തുടർന്നു. നഗരത്തിന്റെ തിരക്കിൽ രാത്രിവൈകി ഒരു വിരുന്നുസൽക്കാരത്തിൽ പങ്കുകൊള്ളുമ്പോൾ, ആൾക്കൂട്ടത്തിനു നടുവിലും, ഞങ്ങൾ നാലുപേരും ഏറെക്കൂറെ നിശ്ശബ്ദരായിരുന്നു. വനമരശിഖങ്ങളിൽ നിന്നും മഞ്ഞും മഴയും പൊഴിച്ചുകൊണ്ട്, അപ്പോഴും ഞങ്ങളുടെയുള്ളിൽ ഒരു കാടുണ്ടായിരുന്നു...!
ഇൻറർനെറ്റിൽ പതിവായി പ്രത്യക്ഷപ്പെടുന്ന ധാരാളം ഓൺലൈൻ കാസിനോകൾ ഉണ്ടായിരുന്നിട്ടും, യുവ ഫാസ്റ്റ്പേ കാസിനോ ബ്രാൻഡ് ആത്മവിശ്വാസത്തോടെ ജനപ്രീതി നേടുന്നു, മാത്രമല്ല മികച്ച കാസിനോകളിൽ ഒന്നാണെന്ന് അവകാശപ്പെടുകയും ചെയ്യാം. കുറാക്കാവോ സർക്കാർ നൽകിയ രജിസ്ട്രേഷൻ നമ്പർ 8048/JAZ2020-013 ഉള്ള ലൈസൻസിന് കീഴിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. ആവേശകരമായ ചൂതാട്ടത്തിന് വളരെ സുഖപ്രദമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും വിജയിച്ച ഫണ്ടുകൾ വേഗത്തിൽ നിറയ്ക്കുന്നതിലും പിൻവലിക്കുന്നതിലും സൈറ്റിന്റെ നയം കേന്ദ്രീകരിച്ചിരിക്കുന്നു. നിങ്ങൾ എന്തിന് രജിസ്റ്റർ ചെയ്യണം ഫാസ്റ്റ്പേ കാസിനോയിൽ സന്ദർശകർ രജിസ്റ്റർ ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്. ക്ലബിന്റെ member ദ്യോഗിക അംഗത്തിന്റെ പദവി നേടാനുള്ള സാധ്യതയാണ് പ്രധാനം, ഇത് ഉപയോക്താക്കൾക്ക് ധാരാളം അധിക അവസരങ്ങൾ തുറക്കുന്നു. എല്ലാ തുടക്കക്കാർക്കും നൽകിയിട്ടുള്ള ഒരു സ്വാഗത പാക്കേജ് ലഭിക്കുന്നതിനൊപ്പം, പ്രമോഷനുകൾ, പ്രൊമോഷണൽ കോഡുകൾ, സ sp ജന്യ സ്പിന്നുകളുടെ രൂപത്തിലുള്ള വിവിധ ആനുകൂല്യങ്ങൾ, ഒരു വിഐപി പ്രോഗ്രാം എന്നിവയ്ക്ക് നന്ദി ചൂതാട്ട പ്രക്രിയയെ സ്ഥാപനം സാധ്യമാക്കുന്നു. കൂടാതെ, സജീവ സന്ദർശകർക്ക് അവധിദിനങ്ങൾ, ജന്മദിനം മുതലായവയ്ക്ക് സമ്മാനങ്ങൾ ലഭിക്കും. Fast ദ്യോഗിക ഫാസ്റ്റ്പേ കാസിനോ വെബ്‌സൈറ്റിൽ ഒരു സ്വകാര്യ അക്ക create ണ്ട് സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു കാരണം മികച്ച ഡവലപ്പർമാരിൽ നിന്നുള്ള സ്ലോട്ട് മെഷീനുകളുടെ വലിയ ശേഖരമാണ്. യഥാർത്ഥ പണത്തിനായി അവ കളിക്കുന്നത് അഡ്രിനാലിൻ തിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും ആവേശത്തിനുള്ള ആഗ്രഹം പൂർത്തീകരിക്കുകയും ചെയ്യും. രജിസ്റ്റർ ചെയ്ത ക്ലയന്റുകൾ വ്യക്തിഗത ഡാറ്റയെ സൂചിപ്പിക്കുന്നു, അതിനാൽ, പ്രായപൂർത്തിയാകാത്തവരുടെ website ദ്യോഗിക വെബ്‌സൈറ്റിലെ താമസം ഒഴികെ, സന്ദർശകരുടെ പ്രായം നിയന്ത്രിക്കാൻ അവർ സ്ഥാപനത്തിന്റെ ഭരണത്തെ അനുവദിക്കുന്നു. ആർക്കാണ് സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക രജിസ്ട്രേഷൻ നടപടിക്രമം ഉപയോക്താക്കളെ വ്യതിചലിപ്പിക്കുന്നില്ലെന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി അത് കഴിയുന്നത്ര ലളിതമാക്കി. ആദ്യമായി ചൂതാട്ട ലോകവുമായി പരിചയപ്പെടാൻ തീരുമാനിച്ച തുടക്കക്കാർക്ക് പോലും ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കില്ല. നടപടിക്രമം അനുവദനീയമാണ്: വെർച്വൽ സ്ഥലത്ത് അത്തരം വിനോദങ്ങൾ നടത്തുന്നത് നിയമനിർമ്മാണം തടയാത്ത രാജ്യങ്ങളിലെ മുതിർന്ന താമസക്കാർ; ചൂതാട്ട ആസക്തിയുമായി ബന്ധമില്ലാത്തതും സ്ഥാപനത്തിലേക്ക് അനാവശ്യ സന്ദർശകരുടെ പട്ടികയിൽ ഉൾപ്പെടാത്തതുമായ ഉപയോക്താക്കൾ. നൂറിലധികം രാജ്യങ്ങളിലെ താമസക്കാർക്ക് ഫാസ്റ്റ്പേ കാസിനോയിൽ official ദ്യോഗികമായി രജിസ്റ്റർ ചെയ്യാം. അവയിൽ സിഐ‌എസ് രാജ്യങ്ങളും വിദേശത്തിനടുത്തുള്ള രാജ്യങ്ങളും ഉൾപ്പെടുന്നു. യുകെ, യുഎസ്എ, സ്പെയിൻ, ഇസ്രായേൽ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്ക് സ്ഥാപനത്തിൽ ഒരു അക്ക create ണ്ട് സൃഷ്ടിക്കാൻ അനുവാദമില്ല. നിയമങ്ങളും നിയമങ്ങളും പാലിക്കാത്തതിന്റെ ഉത്തരവാദിത്തം കളിക്കാരുടേതാണ്, അതിനാൽ, രജിസ്ട്രേഷനുമായി മുന്നോട്ടുപോകുന്നതിനുമുമ്പ്, താമസിക്കുന്ന പ്രദേശത്തെ ചൂതാട്ടത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെക്കുറിച്ച് നിങ്ങൾ സ്വയം പരിചയപ്പെടണം. പ്രായപൂർത്തിയാകാത്ത സന്ദർശകർ സിസ്റ്റത്തെ വഞ്ചിക്കാനും തെറ്റായ വിവരങ്ങൾ നൽകാനും ശ്രമിക്കരുത്, കാരണം സ്ഥിരീകരണ പ്രക്രിയയിൽ, വഞ്ചന വെളിപ്പെടുത്തുകയും അക്കൗണ്ട് തടയുകയും ചെയ്യും. ഉപയോക്താക്കൾക്ക് സൈറ്റിലേക്ക് ആക്സസ് ഉണ്ട് കൂടാതെ ഈ പ്രക്രിയയുടെ ആവശ്യകത സ്വതന്ത്രമായി തീരുമാനിക്കുകയും ചെയ്യുന്നു. ഫാസ്റ്റ്പേ കാസിനോ വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൈറ്റിന്റെ ഉദാരമായ ഓഫറുകൾ പ്രയോജനപ്പെടുത്താനും യഥാർത്ഥ പണത്തിനായി കളിക്കാൻ തുടങ്ങാനും തീരുമാനിച്ച ഏതൊരു ചൂതാട്ടക്കാരനും കാസിനോയിൽ ഒരു സ്വകാര്യ അക്കൗണ്ട് തുറക്കാൻ കഴിയും. സ്ക്രീനിന്റെ മുകളിലുള്ള website ദ്യോഗിക വെബ്‌സൈറ്റിന്റെ പ്രധാന പേജിലാണ് രജിസ്ട്രേഷൻ ബട്ടൺ സ്ഥിതിചെയ്യുന്നത്. ക്ലിക്കുചെയ്‌തതിനുശേഷം, വ്യക്തമാക്കേണ്ട ഫീൽഡുകൾ ഉള്ള ഒരു വിൻഡോ ദൃശ്യമാകുന്നു: കളിക്കാരന്റെ ഇ-മെയിൽ ബോക്സിന്റെ യഥാർത്ഥ വിലാസം; password; ഭാവി അക്കൗണ്ടിനായി ഉപയോഗിക്കേണ്ട കറൻസി. ക്ലയന്റ് പ്രായപൂർത്തിയായ ആളാണെന്നും നിയമങ്ങൾ ശ്രദ്ധാപൂർവ്വം പഠിച്ച ശേഷം അവരുമായി യോജിക്കുന്നുവെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. കൂടാതെ, വേണമെങ്കിൽ, ഉപയോക്താവിന് ഒരു പ്രൊമോഷണൽ കോഡ് ഉണ്ടെങ്കിൽ അവ നൽകാം. പൂർത്തിയാക്കിയ ശേഷം, സൈറ്റിന്റെ അഡ്മിനിസ്ട്രേഷൻ ക്ലയന്റിന് അദ്ദേഹം വ്യക്തമാക്കിയ ഇമെയിൽ വിലാസത്തിലേക്ക് ഒരു കത്ത് അയയ്ക്കുന്നു. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സജീവമാക്കൽ ലിങ്ക് ഇതിൽ അടങ്ങിയിരിക്കുന്നു. വ്യക്തിഗത അക്ക to ണ്ടിലേക്ക് പ്രവേശനം നേടിയ ശേഷം, ചൂതാട്ടക്കാരൻ തന്നെക്കുറിച്ച് കൂടുതൽ വിശദമായ വിവരങ്ങൾ നൽകണം. ഇത് ചെയ്യുന്നതിന്, നിങ്ങൾ കൃത്യമായും പിശകുകളില്ലാതെയും നിങ്ങളുടെ മുഴുവൻ പേര്, ജനനത്തീയതി, പൗരത്വം, വ്യക്തിഗത ഫോൺ നമ്പർ എന്നിവ സൂചിപ്പിക്കണം. അതിനുശേഷം മാത്രമേ നിങ്ങൾ "കാഷ്യർ" വിഭാഗത്തിലേക്ക് പോയി നിക്ഷേപം നിറയ്ക്കാൻ ആരംഭിക്കൂ. സ്ഥിരീകരണ നടപടിക്രമം രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പരിശോധന പോലുള്ള ഒരു നടപടിക്രമം നേരിടാം. ഇത് പല കാരണങ്ങളാൽ സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേഷൻ ഉപയോഗിക്കുന്നു, പ്രധാനം ഇവയാണ്: ഉപയോക്താവിന്റെ ഭൂരിപക്ഷത്തിന്റെ സ്ഥിരീകരണം; ഒരു ഓൺലൈൻ പ്ലാറ്റ്ഫോം അല്ലെങ്കിൽ പേയ്‌മെന്റ് സിസ്റ്റത്തിനെതിരായ വഞ്ചനാപരമായ നടപടികളുടെ സംശയം; വ്യത്യസ്ത ഐപി വിലാസങ്ങളിൽ നിന്ന് സൈറ്റിലേക്കുള്ള ഉപയോക്താവിന്റെ സന്ദർശനം; ലാഭം പിൻവലിക്കാൻ തീരുമാനിച്ച ചൂതാട്ടക്കാരന്റെ ഐഡന്റിറ്റി സ്ഥിരീകരണം; വിജയങ്ങൾ പിൻവലിക്കുമ്പോൾ, അതിന്റെ തുക 2 ആയിരം യുഎസ് ഡോളറിൽ കൂടുതലാണ്. ഒരു അക്ക creating ണ്ട് സൃഷ്ടിക്കുന്ന പ്രക്രിയയിൽ ചൂതാട്ടക്കാരൻ തന്റെ സ്വകാര്യ ഡാറ്റ ശരിയായി സൂചിപ്പിക്കുകയും ചോദ്യാവലി ശരിയായി പൂരിപ്പിക്കുകയും ചെയ്താൽ നടപടിക്രമങ്ങൾ പ്രശ്നങ്ങളില്ലാതെ കടന്നുപോകും. സൈറ്റ് അഡ്മിനിസ്ട്രേഷൻ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു, പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, സാഹചര്യങ്ങൾ വ്യക്തമാകുന്നതുവരെ ഫണ്ട് പിൻവലിക്കൽ താൽക്കാലികമായി നിർത്തിയേക്കാം. സമാനമായ ഒരു പ്രശ്നം നേരിടുമ്പോൾ, വിഷമിക്കേണ്ട. സാങ്കേതിക പിന്തുണാ സേവനവുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്, ഏത് സമയത്തും ക്ലയന്റിന് സൗകര്യപ്രദമായത് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും. പരിശോധന അത്തരം രേഖകളുടെ വ്യവസ്ഥയെ സൂചിപ്പിക്കുന്നു: ഉടമയുടെ ഫോട്ടോയും രജിസ്ട്രേഷൻ സ്ഥലത്തിന്റെ സൂചനയും ഉള്ള പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത പേജുകൾ. ഐഡന്റിറ്റി പ്രമാണത്തിന്റെ നമ്പറും ശ്രേണിയും ഒഴിവാക്കാനാകും. ഇലക്ട്രോണിക് വാലറ്റിന്റെ നികത്തൽ സംബന്ധിച്ച ഡാറ്റയോടുകൂടിയ ഒരു സ്ക്രീൻഷോട്ട് അല്ലെങ്കിൽ നിക്ഷേപം നികത്താനും ഫണ്ടുകൾ പിൻവലിക്കാനും ഉപയോഗിക്കുന്ന കാർഡിലെ ഒരു പ്രസ്താവനയും നിങ്ങൾക്ക് ആവശ്യമാണ്. കൂടുതൽ ഗുരുതരമായ കേസുകളിൽ, സുരക്ഷാ സേവനം ചൂതാട്ടക്കാരനോട് കയ്യിലുള്ള ഒരു രേഖയും ചിത്രം എടുത്ത തീയതിയുടെ സ്ഥിരീകരണവും ഉപയോഗിച്ച് ഒരു "സെൽഫി" എടുക്കാൻ ആവശ്യപ്പെട്ടേക്കാം. സ്ഥിരീകരണത്തിന്റെ എല്ലാ വശങ്ങളും ഫാസ്റ്റ്പേ കാസിനോ വെബ്സൈറ്റിൽ കാണാം രജിസ്ട്രേഷനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സൈറ്റിന്റെ site ദ്യോഗിക സൈറ്റിൽ ഒരു അക്ക of ണ്ട് സൃഷ്ടിക്കുന്നത് സംബന്ധിച്ച് നിരവധി നിയമങ്ങളുണ്ട്, അത് മറക്കരുത്. ഒന്നാമതായി, ക്ലയന്റ് തനിക്ക് ഒരെണ്ണം മാത്രമേ ഉള്ളൂവെന്ന് ഓർമ്മിക്കേണ്ടതാണ്: അക്കൗണ്ട്; ഭ physical തിക വിലാസം; ബാങ്ക് കാർഡ് അല്ലെങ്കിൽ ഇ-വാലറ്റ്; ഐപി വിലാസങ്ങൾ; അക്കൗണ്ടുകൾ. സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേഷൻ കളിക്കാർക്ക് രണ്ടോ അതിലധികമോ വ്യക്തിഗത പ്രൊഫൈലുകൾ വഞ്ചനയാണെന്ന് കണക്കാക്കുകയും ലംഘനം കണ്ടെത്തിയ ഉടൻ അവരെ തടയുകയും ചെയ്യുന്നു. മിക്ക കേസുകളിലും, ബാക്കി തുകയിൽ നിന്നുള്ള ഫണ്ടുകൾ കണ്ടുകെട്ടുന്നു. രജിസ്ട്രേഷൻ ഫീൽഡ് പൂരിപ്പിക്കുമ്പോൾ, ക്ലയന്റ് തെറ്റായ തരത്തിലുള്ള കറൻസി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ, ഉചിതമായ വിഭാഗത്തിലെ കറൻസി അക്കൗണ്ട് മാറ്റിക്കൊണ്ട് അദ്ദേഹത്തിന് ഇത് എല്ലായ്പ്പോഴും തന്റെ സ്വകാര്യ അക്കൗണ്ടിൽ ശരിയാക്കാൻ കഴിയും. രഹസ്യാത്മകത വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്, സൈറ്റ് നിരവധി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും അത് ചെയ്യാൻ ഉപയോക്താക്കളെ ക്ഷണിക്കുകയും ചെയ്യുന്നു. മൂന്നാം കക്ഷികൾക്ക് ഫാസ്റ്റ്പേ കാസിനോയുടെ website ദ്യോഗിക വെബ്‌സൈറ്റിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പ്രവേശനം നൽകരുത്, അതുപോലെ തന്നെ അവർക്ക് പാസ്‌വേഡും നൽകരുത്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സൈറ്റ് ഉറപ്പുനൽകുന്നു, മാത്രമല്ല നികുതി സേവനത്തിലേക്കോ നിയമ നിർവ്വഹണ ഏജൻസികളിലേക്കോ മൂന്നാം കക്ഷികളിലേക്കോ പ്രവേശിക്കാൻ ഇത് അനുവദിക്കുന്നില്ല. വെർച്വൽ സൈറ്റിലെ പരിമിതമായ എണ്ണം ജീവനക്കാർക്ക് ഉചിതമായ തലത്തിലുള്ള സുരക്ഷയോടെ അവരെ പരിശോധിക്കാൻ കഴിയും. വഞ്ചനാപരമായ പ്രവർത്തനങ്ങളുടെ സംശയം ഇല്ലാതാക്കുന്നതിന്, സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരണത്തിനായി ക്ലയന്റിൽ നിന്ന് രേഖകൾ അഭ്യർത്ഥിക്കാം. de en ru af sq am ar hy az eu be bn bs bg ca ceb ny zh-CN co hr cs da nl eo tl fi fr fy gl ka el gu ht ha haw iw hi hmn hu is ig id ga it ja jw kk km rw ko ku ky lo la lv lt lb mk mg ms ml mt mi mr mn my ne no or fa pl pt pa ro sm gd sr st sn sd si sk sl so es su sw sv tg ta tt te tr tk uk ur ug uz vi cy xh yi yo zu zh-TW
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
azərbaycanAfrikaansBahasa IndonesiaMelayucatalàčeštinadanskDeutscheestiEnglishespañolfrançaisGaeilgehrvatskiitalianoKiswahililatviešulietuviųmagyarNederlandsnorsk bokmålo‘zbekFilipinopolskiPortuguês (Brasil)Português (Portugal)românăshqipslovenčinaslovenščinasuomisvenskaTiếng ViệtTürkçeΕλληνικάбългарскиқазақ тілімакедонскирусскийсрпскиукраїнськаעבריתالعربيةفارسیاردوবাংলাहिन्दीગુજરાતીಕನ್ನಡमराठीਪੰਜਾਬੀதமிழ்తెలుగుമലയാളംไทย简体中文繁體中文(台灣)繁體中文(香港)日本語한국어 WhatsApp-ൽ ചേരുക ലോകത്തെവിടെയുമുള്ള ആരോടും സംസാരിക്കാനുള്ള വേഗമേറിയതും എളുപ്പമുള്ളതും വിശ്വസനീയമായതുമായ മാർഗമാണ് WhatsApp. 180-ലധികം രാജ്യങ്ങളിലെ 2 ബില്ല്യണിലധികം ആളുകൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എവിടെ നിന്നും ഏതുസമയത്തും ബന്ധം പുലർത്താൻ WhatsApp ഉപയോഗിക്കുന്നു. WhatsApp സൗജന്യം മാത്രമല്ല നിരവധി മൊബൈൽ ഉപകരണങ്ങളിലും കണക്റ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിലും ലഭ്യമാണ് – അതുവഴി നിങ്ങൾക്ക് എവിടെയാണെങ്കിലും ഇത് ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവുമാക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കിടാനും പ്രധാനപ്പെട്ട വിവരങ്ങൾ അയയ്ക്കാനും സുഹൃത്തുമായി സംസാരിക്കാനുമുള്ള എളുപ്പമേറിയതും സുരക്ഷിതവുമായ മാർഗമാണ് ഇത്. ലോകത്ത് എവിടെയായാലും ആളുകൾക്ക് പരസ്പരം കണക്റ്റ് ചെയ്യാനും പങ്കിടാനും WhatsApp സഹായിക്കുന്നു. തുല്യ തൊഴിലവസരവുള്ള ഇടമായതിലും മികച്ച സ്വീകാര്യതയുള്ള തൊഴിലുടമയായതിലും WhatsApp അഭിമാനം കൊള്ളുന്നു. വംശം, മതം, നിറം, ജനിച്ച രാജ്യം, ലിംഗഭേദം (ഗർഭധാരണം, പ്രസവം, പ്രത്യുൽപാദന ആരോഗ്യ തീരുമാനങ്ങൾ, അല്ലെങ്കിൽ ബന്ധപ്പെട്ട മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ), ലൈംഗിക അഭിരുചി, ലിംഗ വ്യക്തിത്വം, ലിംഗ സ്വതം പ്രകടിപ്പിക്കൽ, പ്രായം, സംരക്ഷിത വെറ്ററൻ എന്ന നില, വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിലുള്ള അവസ്ഥ, ജനിതക വിവരങ്ങൾ, രാഷ്ട്രീയ വീക്ഷണങ്ങൾ അല്ലെങ്കിൽ പ്രവർത്തനം, അല്ലെങ്കിൽ മറ്റ് ബാധകമായ നിയമ പരിരക്ഷയുള്ള സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ വിവേചനം കാണിക്കാറില്ല. ഞങ്ങളുടെ തുല്യ തൊഴിലവസര അറിയിപ്പ് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്. ക്രിമിനൽ ചരിത്രമുള്ള, ബാധകമായ ഫെഡറൽ, സംസ്ഥാന, പ്രാദേശിക നിയമങ്ങളുമായി പൊരുത്തപ്പെടുന്ന യോഗ്യതയുള്ള അപേക്ഷകരെയും ഞങ്ങൾ പരിഗണിക്കുന്നു. Facebook-ന്റെയും അതിന്റെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും ക്ഷേമവും സുരക്ഷയും നിലനിർത്തുന്നതിനായി നിയമപ്രകാരം ആവശ്യപ്പെടുന്നതോ അനുവദനീയമായതോ ആയ രീതിയിൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. Facebook-ന്റെ ശമ്പള സുതാര്യതാ നയം , തുല്യ തൊഴിലവസരം എന്ന നിയമം അറിയിപ്പ് എന്നിവ അനുബന്ധ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് കാണാം. കൂടാതെ, നിയമം അനുശാസിക്കുന്ന ചില ലൊക്കേഷനുകളിൽ WhatsApp ഇ-വെരിഫൈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ഞങ്ങളുടെ റിക്രൂട്ടിംഗ് പ്രക്രിയയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ന്യായമായ താമസസൗകര്യം നൽകാൻ WhatsApp പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷി കാരണം നിങ്ങൾക്ക് എന്തെങ്കിലും സഹായമോ താമസ സൗകര്യമോ ആവശ്യമുണ്ടെങ്കിൽ, accommodations-ext@fb.com എന്ന വിലാസത്തിൽ ഞങ്ങളെ അറിയിക്കുക.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവിയേറ്റു വാങ്ങിയ പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ 131 റൺസ് ചേസ് ചെയ്തിറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 3 പന്തിൽ മൂന്ന് എന്ന നിലയിലെത്തിയെങ്കിലും 1 റൺസ് വിജയം സിംബാബ്‍വേ നേടിയതോടെ ടീമിന്റെ സാധ്യതകള്‍ ഇല്ലാതായി. 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമേ പാക്കിസ്ഥാന് നേടാനായുള്ളു. അവസാന പന്തിൽ മൂന്ന് റൺസ് വേണ്ട ഘട്ടത്തിൽ ഒരു റൺസ് പൂര്‍ത്തിയാക്കിയ ഷഹീന്‍ അഫ്രീദി റണ്ണൗട്ടാകുകയായിരുന്നു. ബാബര്‍ അസമിനെയും മൊഹമ്മദ് റിസ്വാനെയും തുടക്കത്തിൽ തന്നെ നഷ്ടമായ പാക്കിസ്ഥാന് വേണ്ടി ഷാന്‍ മസൂദ് മാത്രമാണ് പൊരുതി നിന്നത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ നിലയുറപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. മസൂദ് 38 പന്തിൽ 44 റൺസ് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റുമായി പാക് മധ്യനിരയെ തകര്‍ത്തെറിഞ്ഞു. അവസാന 2 ഓവറിൽ 22 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. റിച്ചാര്‍ഡ് എന്‍ഗാരാവ എറിഞ്ഞ ഓവറിൽ നവാസ് നേടിയ ഒരു സിക്സ് ഉള്‍പ്പെടെ 11 റൺസ് പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 11 റൺസായി മാറി. അവസാന ഓവറിൽ ആദ്യ പന്തിൽ മൂന്ന് റൺസും നവാസ് നേടിയപ്പോള്‍ രണ്ടാം പന്തിൽ ബൗണ്ടറി നേടി മൊഹമ്മദ് വസീം ജൂനിയര്‍ പാക്കിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചു. എന്നാൽ അടുത്ത രണ്ട് പന്തിൽ പാക്കിസ്ഥാന് റൺസ് നേടാനാകാതെ പോകുകയും നവാസിന്റെ വിക്കറ്റും നഷ്ടമായതോടെ പാക്കിസ്ഥാന് ജയിക്കുവാന്‍ ഒരു പന്തിൽ മൂന്ന് റൺസായി മാറി. എന്നാൽ ഒരു റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. നവാസ് 22 റൺസ് നേടിയപ്പോള്‍ വസീം ജൂനിയര്‍ 12 റൺസുമായി പുറത്താകാതെ നിന്നു.
കാലിക്കറ്റ് സർവകലാശാലയിൽ നാല് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാങ്ഗ്വേജ് പത്തോളജി സപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 15നകം സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. എം.സി.എ വൈവ നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രോജക്ട് ഇവാല്വേഷനും വൈവയും 25ന് നടക്കും. പരീക്ഷ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് തുടങ്ങും. കോഷന്‍ ഡെപ്പോസിറ്റ് കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ 2013 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.എ വിദ്യാർഥികളും 2014 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.ഫില്‍ വിദ്യാർഥികളും കോഷന്‍ ഡെപ്പോസിറ്റ് തുക തിരിച്ചുവാങ്ങിയിട്ടില്ലെങ്കില്‍ 28നകം കൈപ്പറ്റണം. അല്ലെങ്കിൽ സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കും. സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പില്‍ പി.എച്ച്.ഡി. ഗവേഷണത്തിന് രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ ഡിസംബര്‍ രണ്ടിനകം വകുപ്പ് തലവന് അപേക്ഷ സമര്‍പ്പിക്കണം. അറബിക് അസി. പ്രഫസര്‍ കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ് കോഴ്സിന് അറബിക് അസിസ്റ്റന്റ് പ്രഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. വനിത ഹോസ്റ്റല്‍ മേട്രണ്‍ കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നു. എസ്.എസ്.എല്‍.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 2022 ജനുവരി ഒന്നിന് 50 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ വെബ്സൈറ്റില്‍.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
‘ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം’ ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു – കുടുംബശ്രീ ‘ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം’ ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു Kudumbashree News November 23, 2022 ആശയാധിഷ്ഠിത സമീപനങ്ങളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഗ്രാമപഞ്ചായത്തുകളിലെ പ്രാദേശികവല്‍ക്കരണത്തെക്കുറിച്ചുള്ള ദേശീയ ത്രിദിന ശില്‍പ്പശാല എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ പഞ്ചായത്തുകള്‍ എന്ന വിഷയത്തില്‍ നവംബര്‍ 14 മുതല്‍ 16 വരെ സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്തീരാജ് മന്ത്രാലയം ശില്‍പ്പശാല സംഘടിപ്പിച്ചത്. കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ കപില്‍ മൊരേശ്വര്‍പാട്ടീല്‍ ശില്‍പ്പശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കിയതിന് പഞ്ചായത്തീരാജ് മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി കേരളത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും അവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനും ലഭിച്ച മികച്ചൊരു അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ദരിദ്രരില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിന് മൂര്‍ത്തമായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സുസ്ഥിര വികസനത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ സംസാരിച്ചു. പഞ്ചായത്തീ രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. സുനില്‍ കുമാര്‍, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. നാഗേന്ദ്ര നാഥ് സിന്‍ഹ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ സ്വാഗതവും കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് നന്ദിയും പറഞ്ഞു. ‘മുന്നോട്ടുള്ള പാത’ എന്ന വിഷയത്തില്‍, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. സുനില്‍ കുമാറും ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. നാഗേന്ദ്ര നാഥ് സിന്‍ഹയും സംയുക്ത അദ്ധ്യക്ഷത വഹിച്ച പാനല്‍ ചര്‍ച്ചയില്‍ വീഡിയോ അവതരണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗയുക്തവുമായ ഗ്രാമപഞ്ചായത്തുകള്‍’ എന്ന വിഷയം വിശദമായി ചര്‍ച്ച ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജാഫര്‍ മാലിക്, യു.എന്‍.ഡി.പി ഇന്ത്യ ലൈവ്‌ലിഹുഡ്സ് പ്രോജക്ട് ഓഫീസര്‍ ശ്രീമതി ദിവ്യ ജെയിന്‍, കേരളത്തിലെ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.പി. സനില്‍, NIRD&PR മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ഡബ്ല്യു.ആര്‍.റെഡ്ഡി, തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ സെക്രട്ടറി ശ്രീ. എസ്.എം.വിജയാനന്ദ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ‘ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗയുക്തവുമായ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍’ നിന്നുള്ള മികച്ച മാതൃകകള്‍ എന്ന വിഷയത്തില്‍ നേരത്തെ നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ നേതൃത്വം നല്‍കി. ‘സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സംരക്ഷണം പഞ്ചായത്തുകളിലൂടെ’ എന്ന സെഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡോ. ഷര്‍മിള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ശില്‍പ്പശാലയുടെ മൂന്നാം ദിനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കായി ഗ്രാമപഞ്ചായത്തുകളിലെ ഫീല്‍ഡ് സന്ദര്‍ശനവും ‘അനുഭവങ്ങള്‍ പങ്കിടലും പഠനവും’ സംഘടിപ്പിച്ചു. രാജ്യത്തും കേരളത്തിലുടനീളമുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും ദേശീയ ശില്‍പ്പശാലയില്‍ പങ്കെടുത്തു. 21 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 350-ലധികം പ്രതിനിധികളും കേരളത്തിലെ തദ്ദേശ സ്വയംഭരണ / പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവയില്‍ നിന്നുള്ള 350-ലധികം പ്രതിനിധികളും ഉള്‍പ്പെടെ ഏകദേശം 3000 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന് 2022 ഗ്രാമി അവാര്‍ഡ് വേദിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാത്തതിനെതിരെ ആരാധകര്‍. ഞായറാഴ്ച രാത്രി നടന്ന പുരസ്‌കാര ചടങ്ങിന്‌റെ ‘ഇന്‍ മെമ്മോറിയം’ വിഭാഗത്തിലാണ് ലത മങ്കേഷ്‌കറെ പരാമര്‍ശിക്കാതെ പോയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന 94ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയിലും ‘ഇന്‍ മെമ്മോറിയം’ വിഭാഗത്തില്‍ ലത മങ്കേഷ്‌കറേയും അന്തരിച്ച നടന്‍ ദിലീപ് കുമാറിനേയും പരമാര്‍ശിച്ചിരുന്നില്ല. ഗ്രാമിയിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. സിന്തിയ എറിവോ, ലെസ്ലി ഒഡോം ജൂനിയര്‍, ബെന്‍ പ്ലാറ്റ്, റേചല്‍ സെഗ്ലര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ 2022 ഗ്രാമി ഇന്‍ മെമോറിയം, അന്തരിച്ച ബ്രോഡ്വേ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ സോന്‍ഡ് ഹൈം, ടെയ്‌ലര്‍ ഹോകിന്‍സ്, ടോം പാര്‍കര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം വിടപറഞ്ഞ സംഗീതജ്ഞരായ ലതാ മങ്കേഷ്‌കറിനെയും ബാപ്പി ലാഹിരിയെയും പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പിന്നീട് ഇരുവരേയും ഗ്രാമിയുടെ വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുകയായിരുന്നു. Full performance of Rachel Zegler at the #GRAMMYs, in memory of Stephen Sondheim! pic.twitter.com/Z2XohNPcNu — Rachel Zegler Daily (@ZeglerDaily) April 4, 2022 മുന്‍ വര്‍ഷങ്ങളിൽ ഓസ്‌കാര്‍ വേദിയില്‍ അന്തരിച്ച ഇന്ത്യന്‍ കലാകാരന്മാരായ ഇന്‍ഫാന്‍ ഖാന്‍, ഭാനു അത്തയ്യ, സുശാന്ത് സിങ് രാജ്പുത്ത്, ഋഷി കപൂര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് തന്‌റെ എഴുപതാം വയസില്‍ ലത മങ്കേഷ്‌കര്‍ ലോകത്തോട് വിട പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ഏതാണ്ട് മുഴുവന്‍ ചരിത്രത്തിലും ഇടം നേടിയ ഗായികയായിരുന്നു ലത. ലതാ മങ്കേഷ്‌കറിന്റെ ആരാധകര്‍ ഗ്രാമി പുരസ്‌കാര വേദിയിലെ ഈ അവഗണനയില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രാമി അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്ന ദി റെക്കോര്‍ഡിങ് അക്കാദമിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വൈവിധ്യത്തെ കുറിച്ചും ചേര്‍ത്തുനിര്‍ത്തലുകളെ കുറിച്ചും അവകാശമുന്നയിക്കുന്നവര്‍ അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാണ് ചിലരുടെ വിമര്‍ശനം.
സ്ട്രീറ്റ് വെൺഡേഴ്സ് ആത്മ നിർഭർ നിധിയിലൂടെയാണ് ലോൺ നൽകുക. വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്ന നിലയ്ക്ക് 10,000 രൂപ വരെ ലഭിക്കും. ഒരു വർഷത്തെ കാലാവധിയിൽ മാസത്തവണകളായാണ് ലോൺ കിട്ടുക. തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ലോൺ നൽകുന്നതിനുള്ള അധികാരം. കൃത്യമായി അടയ്ക്കുന്നവർക്ക് 7% പലിശയും സബ്സിഡിയും ലഭിക്കും. ഡിജിറ്റൽ ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കാനായി ക്യാഷ് ബാക്ക് ഓഫറുമുണ്ട്. മൈക്രോ ക്രെഡിറ്റ് ഫെസിലിറ്റി സ്കീം വഴിയോരക്കച്ചവടക്കാർക്കായി ഒരുക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഓൺലൈനായി 5.68 ലക്ഷം അപേക്ഷകൾ ഇതുവരെ ലഭിച്ചു . 1.30 ലക്ഷം രൂപയോളമാണ് ഇതുവരെ അനുവദിക്കപ്പെട്ടിരിക്കുന്നത്.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 24.11.2022 തീയതിയില്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുന്നതാണ്. ടി സിറ്റിങ്ങില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. Report on CSI and Pentecost communities submitted to Honb'le Minister for Minorities Welfare Sri. K.T. Jaleel by the Chairman, State Minority Commission. Report on Khabarstan submitted to Honb'le Chief Minister by the Chairman, State Minority Commission on 12.09.2022. ഡെപ്യൂട്ടേഷൻ ഒഴിവ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ് -1), ചെയർമാന്റെ പേഴ്സണൺ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് 19.11.2022 ന് കണ്ണൂരില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല സിറ്റിങ്ങ് 19.11.2022 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നതാണ്. ആയതില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കുന്നതും പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്.
വയനാട്: സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. മൂന്ന് ടേം പൂർത്തിയാക്കിയ വിജയൻ ചെറുകര ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും. പകരം, നിലവിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ഇ.ജെ ബാബു സെക്രട്ടറിയാകാനാണ് സാധ്യത. വൈകിട്ട് നാലിന് പുതിയ ജില്ലാ കൗൺസിനെ തെരഞ്ഞെടുത്ത ശേഷം ജില്ലാ സെക്രട്ടറിയെ പ്രഖ്യാപിക്കും. നിലവിൽ 21 അംഗങ്ങളാണ് ജില്ലാ കൗൺസിലിൽ ഉള്ളത്. പുതിയ കൗൺസിലിൽ 23 അംഗങ്ങൾ ഉണ്ടാകും. പ്രായമടക്കം പരിഗണിച്ച് നിലവിലെ അംഗങ്ങളിൽ ചിലരെ ഒഴിവാക്കും. Share FacebookTwitterWhatsAppEmail Prev Post മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തില്‍ തന്നെ നിലവിലണ്ടെന്ന് മുഖ്യമന്ത്രി
കവിത കാർണിവൽ: ഇന്ത്യയുടെ ഭൂപടം വരക്കുമ്പോള്‍ ഇരുവശത്തും കുത്തുകൾ ഉണ്ടാകണം അല്ലെങ്കില്‍ അത് ഇന്ത്യയാകില്ല; സലാഹുദ്ധീന്‍ പീച്ചിയത്ത് ലക്ഷദ്വീപ് രാഷ്ട്രീയവും സാഹിത്യവും പറഞ്ഞ് കചടതപ മാസ്റ്റേഴ്സ് ദേശീയ ഫുട്ബോള്‍: ലക്ഷദ്വീപ് മലപ്പുറത്തെ സമനിലയില്‍ തളച്ചു In sports BY P Faseena On 11 March 2022 തേഞ്ഞിപ്പലം: ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വിഎഫ്‌സി മലപ്പുറത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മാസ്റ്റേഴ്‌സ് എഫ്.സി ലക്ഷദ്വീപ്. നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ഇന്ത്യന്‍ മാസ്റ്റേഴ്സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഈ മാസം 13വരെയാണ്. ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ച 12 ടീമുകളാണ് ദേശീയതല മത്സരത്തില്‍ മാറ്റുരക്കുന്നത്. മാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷദ്വീപ് ടീം ക്യാപ്റ്റന്‍ സീനിയര്‍ പ്ലയറായ ആറ്റക്കോയ എന്‍.പിയാണ്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നുള്ള മികച്ച കളിക്കാരാണ് ടീമിന്റെ കരുത്ത്. ആന്ത്രോത്ത് സ്വദേശിയായ റഹ്‌മത്തുള്ള പി യാണ് ടീം കോച്ച്. മാര്‍ച്ച് 9ലെ ആദ്യമത്സരത്തില്‍ ഫാല്‍ക്കന്‍സ് വള്ളിക്കുന്നിനായിരുന്നു ജയം (2-1). വളപ്പട്ടണം ഡബ്ല്യൂ.എഫ്.സി ആണ് ഫാല്‍ക്കന്‍സ് വള്ളിക്കുന്നിനോട് പൊരുതിത്തോറ്റത്. കോഴിക്കോട് മാസ്റ്റേഴ്സും വാഴക്കാട് ജിഗ്രയും തമ്മിലുള്ള പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു. തിരൂര്‍ യൂണിവേഴ്സല്‍ സോക്കറിനും കണ്ണൂര്‍ എന്‍.സി.എല്ലിനും ഗോള്‍രഹിത സമനിലയായിരുന്നു. ഇന്നലെ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡുക്കേഷന്‍ മേധാവി ഡോ: സക്കീര്‍ ഹുസൈന്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന് 3മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ പൂനെ വെറ്റേറന്‍സ് എഫ്‌സിയും മാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷദ്വീപും തമ്മില്‍ ഏറ്റുമുട്ടും. മാര്‍ച്ച് 13 ഞായറാഴ്ച്ചയാണ് ഫൈനല്‍ മത്സരം.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
എന്റെ പേര് പ്രവീൺ,അനു എന്ന് വീട്ടിലും നാട്ടിലും വിളിക്കും, എഞ്ചിനീയറിംഗ് കഴിഞ്ഞു സപ്ലൈ എഴുതി എടുക്കാൻ നിന്ന 3വർഷക്കാലത്തെ അനുഭവമാണ് ഞാൻ ഇവിടെ പങ്കു വെക്കുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഒരുകൂട്ടുകാരന്റ കല്യണം വരുന്നത്. എന്നേക്കാൾ 5വയ്സു മൂത്തതാണ്. പെണ്ണുവീട് സ്വല്പം ദൂരം ഉണ്ട്. മറ്റൊന്നുകൊണ്ടല്ല അവന്റെ സ്വഭാവസാവിശേഷത്കൊണ്ട് അടുത്തൂനൊന്നും പെണ്ണുകിട്ടത്തില്ല. 7ടൂറിസ്റ്റ് ബസ്ൾപ്പടെ നാടുമുഴുവനും ഇളക്കിവിളിച്ചിട്ടുണ്ട്. അങ്ങനെ ഞാനും എന്റെ നാട്ടിലുള്ള കൊറേകൂട്ടുകാരുംകൂടി ഞങൾ 8 പേര് ബസ്സിന്റെ ബാക്സൈഡിൽ രണ്ടു നിര സീറ്റിൽ മറ്റുള്ളവർ വരുന്നതിലും മുന്നേ ഇടം പിടിച്ചു. 3സീറ്റ്‌ അധികം, പക്ഷെ ഞങ്ങൾ ആരെയും അങ്ങോട്ട്‌ അടിപ്പിക്കത്തില്ല. കാരണം ഇന്നലെ ചെറുക്കന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞു ബാക്കിയുള്ള കുപ്പി എടുത്തിട്ടുണ്ട്. അത് രണ്ടെണ്ണം അടിച്ചാലെ ഒരു ഗുമ്മ് കിട്ടാത്തൊള്ളൂ അതും മൂന്നുമൂന്ന്നര മണിക്കൂർ.അങ്ങനെ ഓരോ ബസ്സും നീങ്ങിതുടങ്ങി പക്ഷെ ഞങളുടെ ബസ് അനങ്ങുന്നില്ല, കാര്യം തിരക്കിയപ്പോൾ വണ്ടിക്കു എന്തോ തകരാർ, ഡ്രൈവറും ക്ലീനറും കൂടി നോക്കിട്ടുനടന്നില്ല, മെക്കാനിക് വന്നാലേ പറ്റു എന്ന് അവർ പറഞ്ഞു. തല്ക്കാലം മറ്റു വണ്ടികളിൽ കയറു ടൗണിൽ എത്തുമ്പോഴേക്കും വേറൊരുവണ്ടിയും കൂടി അറേഞ്ച് ചെയ്യ്തു തരാം എന്ന് ഡ്രൈവർ പറഞ്ഞു. ഈ ബസ്സിൽ ഉള്ള എല്ലാവരും കേട്ടപാതി ഇറങ്ങി ഓടി സീറ്റ്‌ ഉള്ള വണ്ടികലിലേക്ക് കയറി, എന്റെ തെണ്ടി കൂട്ടുകാരും. എല്ലാവരും പലവണ്ടിയിൽ കയറി, പോകുന്നതിനുമുൻപ് വണ്ടിക്കകത്തു സാധനം ഇരിക്കുന്നകാര്യം ഡ്രൈവനോട് സൂചിപ്പിച്ചു, അവർക്കു രണ്ടുപേർക്കും സന്തോഷമായി. മങ്ങിയ മുഖമായി ഞാൻ ലാസ്റ്ബസ്സിൽ കയറി. കൂട്ടുകാർ തെണ്ടികൾ ഒരെണ്ണം പോലും ഇതില്ലില്ല, ഇരിക്കാനും സ്ഥലമില്ല പിറകിലായി ഞാനും കുറച്ച് 2ല്ലും 3ലും പഠിക്കുന്ന പിള്ളാരും കൂടി നിന്നാണ് യാത്ര. സ്വയം ശപിച്ചുകൊണ്ട് ഞാൻ എല്ലാരേം ഒന്ന് കണ്ണോടിച്ചു എല്ലാം നല്ല തൈകിളവന്മാരും കിളവികളും പിന്നെ ഇതുപോലുള്ള കുറെ ഉണ്ടാപ്പി പിള്ളേരും കാണാൻ കൊള്ളാവുന്ന ഒന്നില്ല.അന്നേരം കല്ലിയാണച്ചെക്കെന്റെ അമ്മച്ചാൻ വന്നു പറയുന്നു രണ്ടുപേര് ഇനിയും കയറാൻ ഉണ്ടെന്നു. അവർ ഓട്ടോയിൽ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുവാണെന്നും വഴിയിൽ കാണുമ്പോൾ കൂട്ടാം എന്നും. വെല്ല മുട്ടൻ ചരക്കുകൾ ആയിരിക്കണേ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു.അല്ലങ്കിൽ മുന്നിലുള്ള നീണ്ട മൂന്നര മണിക്കൂർ ഞാൻ ബോർ അടിച്ചു മരിക്കും. അല്ലേലും ഇങ്ങനെ കൂട്ടുകാരുമൊത്തു കിട്ടുന്ന ചുരുക്കം ചില സന്ദർഭങ്ങൾ ആണ് അതും അങ്ങനെ 3g.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പ്രവചനങ്ങൾ.ടെക്ക് രംഗത്തെ പ്രവചനങ്ങളുടെ പട്ടികകൾ എല്ലാം കൂടെ പ്രിന്‍റ് എടുത്ത്കൂട്ടി വച്ചാൽ ഒരു മാളികയോളം വരും. മറ്റു മേഖലകളിലെ പ്രവചനങ്ങളും ഒട്ടുംമോശമല്ല, കേട്ടോ. ടെക്ക് പ്രവചനങ്ങളില്‍ വേറിട്ട്‌… പ്രവചനങ്ങൾ.ടെക്ക് രംഗത്തെ പ്രവചനങ്ങളുടെ പട്ടികകൾ എല്ലാം കൂടെ പ്രിന്‍റ് എടുത്ത്കൂട്ടി വച്ചാൽ ഒരു മാളികയോളം വരും. മറ്റു മേഖലകളിലെ പ്രവചനങ്ങളും ഒട്ടുംമോശമല്ല, കേട്ടോ. ടെക്ക് പ്രവചനങ്ങളില്‍ വേറിട്ട്‌ നിന്ന ഒരെണ്ണം കാറുകളിലെ ജീ പീഎസ്സ് സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഫോണിലുള്ള ജീപീഎസ്സ്-ന്‍റെയും, ഭൂപടത്തിന്‍റെയും സഹായത്തോടുകൂടി നമ്മള്‍ വഴി തേടുന്നത്ഇന്ന് സാധാരണമാണല്ലോ. നിരത്തിലെ തിരക്ക് അടക്കം പറഞ്ഞ് തന്ന് നമ്മുടെസ്മാര്‍ട്ട്‌ ഫോണുകൾ നമ്മളെ ഇന്ന് സഹായിക്കുന്നു. ഏറ്റവും പുതിയഭൂപടങ്ങള്‍, ബാറ്ററി ക്ഷമത, വലിയ സ്ക്രീന്‍ എന്നൊക്കെ പറഞ്ഞു കൊണ്ട് ഈ വഴി-തപ്പല്‍ സേവനങ്ങള്‍ക്ക് മാത്രമായി ചില കമ്പനികള്‍ ഉപകരണങ്ങൾ പണിയില്‍ ഇറക്കുന്നുണ്ട്. അതാകട്ടെ കാറില്‍ നിന്ന് പുറത്ത് എടുക്കുകപോലും വേണ്ട. കാറില്‍ സിനിമ കാണാന്‍ ഉള്ള സ്ക്രീന്‍ വേണമെങ്കിൽ അത് വേറെ. നിങ്ങളുടെ ഫോണിലാകട്ടെ ഭൂപടവും, ജീ പീ എസ്സും, പാട്ടും, സിനിമയും, വാര്‍ത്താവിനിമയ സൌകര്യവും എല്ലാമുണ്ട്.ഫോണുകളിലെ സാങ്കേതിക വിദ്യ അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അതിലെ മാപ്പുകളുടെ കൃത്യതയാകട്ടെ, ബാറ്ററി ജീവനാകട്ടെ – ഇതെല്ലാം കാലത്തിനൊത്ത് നന്നായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പിന്നെ കാറില്‍ ജീ പീ എസ്സിന്മാത്രമായി എന്തിന് വേറെ ഉപകരണം എന്ന ചോദ്യം പ്രസക്തമായി തുടങ്ങി. അപ്പോൾ ഫോണിനെ തന്നെ വലിയൊരു സ്ക്രീനില്‍ കാറിനുള്ളില്‍ കാണിച്ചാലോ? അതാണ്‌ ഇനിയുള്ള കാലത്തെ വഴികാട്ടി. കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ഹ്യൂണ്ടായി, കിയ എന്നിവര്‍ ഗൂഗിളുമായി ചേര്‍ന്ന് ആണ്ട്രോയിഡ് ഫോണുകളുമായി ചേർന്ന് പ്രവര്‍ത്തിക്കാൻ കഴിയുന്ന ഒരു സ്ക്രീന്‍ പുറത്തിറക്കാനുള്ള തിരക്കിലാണ്. മറ്റു ചിലരാകട്ടെ ആപ്പിളുമായി സഹകരിച്ചാണ് ഇത്തരം ‘കാറിനുള്ളിലെസ്ക്രീനുകള്‍‘ വികസിപ്പിക്കുന്നത്. വഴി കാണിക്കുന്ന സ്ക്രീനില്‍, ഇനിയിപ്പോൾ ഫോണിലെ മിക്ക സംവിധാനങ്ങളും ലഭ്യാമാകും എന്നതില്‍ സംശയമില്ല. പക്ഷെ, വഴികാട്ടികള്‍ നിങ്ങളെ അപകടത്തില്‍ചാടിക്കരുതല്ലോ. അപ്പോള്‍ പിന്നെ ടച്ച് സ്ക്രീനിലൂടെ ഫോൺ വിളിക്കലും, സന്ദേശങ്ങള്‍ അയക്കലും ഒക്കെ വണ്ടിയോടിക്കുന്ന സമയത്ത് ചെയ്യാന്‍ നിങ്ങളെ അനുവദിക്കില്ല. ഇതിന് പകരം വണ്ടി ഓടിക്കുമ്പോള്‍ വാക്കാലുള്ള നിങ്ങളുടെ നിര്‍ദേശങ്ങൾ ഇത്തരം കാറുകൾ (അതിലെ സ്ക്രീനുകള്‍) സ്വീകരിക്കും. നിങ്ങളുടെ ഫോണിന്‍റെ ഒരു പ്രതിബിംബം ഈ വര്‍ഷം നിരവധി മോഡലുകളിൽ ലഭ്യമാകും എന്നാണു വിപണിയിലെ സംസാരം. ഇനി കാര്‍ വാങ്ങുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടി വരും. വാങ്ങുന്ന കാറിലെ സ്ക്രീന്‍ ആണ്ട്രോയിഡ് ആണോ അല്ല ഐ ഓഎസ്സാണോ എന്ന്. (നിഖിൽ നാരായണൻ ഐടി കമ്പനിയിൽ പ്രോഡക്ട് മാനേജർ ആയി ജോലിചെയ്യുന്നു. ദിനപത്രങ്ങളിൽ ശാസ്‌ത്രസാങ്കേതികവിദ്യ സംബന്ധിച്ച് എഴുതാറുണ്ട്. ലേഖകന്റെ ഫേസ്‌ബുക്ക്/ ട്വിറ്റർ ഹാൻഡിൽ : NikhilNarayanan)
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | അഭ്യൂഹങ്ങൾക്ക് വിരാമം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പൊതുവേദിയിൽ International September 28, 2022 | Published by : Express Kerala Network ബെയ്ജിങ്: അട്ടിമറി അഭ്യൂഹങ്ങൾക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സ്റ്റേറ്റ് ടി.വി.യിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും രാജ്യത്തിന്റെയും കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിലാണ് ഷി ജിൻപിങ് എത്തിയത്. പ്രദർശനം നടന്നുകാണുകയും കൂടെയുള്ളവർക്ക് നിർദേശങ്ങൾ നൽകുന്നതും ദൃശ്യത്തിലുണ്ട്. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ പൊതുവേദികളിൽനിന്ന് ഷി ജിൻപിങ് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. പട്ടാള അട്ടിമറി നടന്നെന്നായിരുന്നു അഭ്യൂഹം. ഷാങ്ഹായ് ഉച്ചകോടിയിൽനിന്നു മടങ്ങിയെത്തിയശേഷം ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിനു പുറത്തുപോയിവരുന്നവരെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ചൈനയുടെ കോവിഡുനയത്തിന്റെ ഭാഗമായി പ്രസിഡന്റ് മാറിനിന്നതെന്നാണ് വിവരം. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ എന്നിവിടങ്ങളിലായി അഞ്ച് പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിക്കുകയാണ്. സ്റ്റോറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ പൊടിക്കുണ്ടില്‍ 28,000 ച.അടി വിസ്തൃതിയുള്ള ഷോറൂം ഒക്ടോ. 26-ന് പ്രവര്‍ത്തനം ആരംഭിക്കും. ബെംഗലൂരു ലുലു ഗ്ലോബല്‍ മാളില്‍ 6500 ച.അടി ഷോറൂം ഒക്ടോബര്‍ 28-നും തിരുവനന്തപുരം ലുലു മാളില്‍ 4,500 ച.അടി ഷോറൂം നവംബര്‍ 10-നും പൂനെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയില്‍ 11,500 ച.അടി ഷോറൂം നവംബര്‍ 25-നും പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ 22,000 ച.അടി ഷോറൂം ഡിസംബര്‍ 20-ന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി അറിയിച്ചു. ചെന്നൈ ഒഎംആര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമേ ബെംഗലൂരുവിലും പുതിയ ഷോറൂമുകള്‍ താമസിയാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി, കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള സ്റ്റോറുകളിലൂടെ, ഗുണമേന്മയിലും ഡിസൈനിലും വളരെ വ്യത്യസ്ത ശ്രേണികളിലുള്ള ഫര്‍ണീച്ചറുകളും ഹോം ഡെക്കോര്‍ ഉത്പന്നളും അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പകര്‍ന്ന് അവരുടെ പ്രശംസ പിടിച്ചുപറ്റിയ ബ്രാന്‍ഡാണ് സ്റ്റോറീസ് എന്ന് കമ്പനി സ്ഥാപകന്‍ സഹീര്‍ കെ.പി പറഞ്ഞു. കോവിഡാനന്തര സാമ്പത്തിക സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അഭിരുചിയും ആവശ്യകതയും തിരിച്ചറിഞ്ഞ്, ഉത്പന്ന ശ്രേണിയിലും വിലയിലും വലിയ മാറ്റം വരുത്തിക്കൊണ്ട് ഒരു പുതിയ കാല്‍വെപ്പിന് തുടക്കമിടുകയാണ് സ്റ്റോറീസ് എന്നും അദ്ദേഹം വ്യക്തമാക്കി. ഫര്‍ണീച്ചറുകള്‍ക്കു പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉത്പന്നങ്ങള്‍ ഡിസൈനിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ എല്ലാ സാമ്പത്തികശ്രേണിയിലുമുള്ള ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുകയാണ് സ്‌റ്റോറീസ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയാണ് സ്റ്റോറീസ് ബിസിനസ് വ്യാപനത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് കമ്പനി എംഡി അബ്ദുള്‍ നസീര്‍ കെ.പി വ്യക്തമാക്കി. ഹോം യൂട്ടിലിറ്റിക്കും ഹോം ഡെക്കറിനും ഹോം വെയറിനും മാത്രമായിട്ടുള്ള 2500 ച.അടി മുതല്‍ 5000, 10,000, 15,000, 20,000 വരെ വിസ്തൃതിയുള്ള ഷോറൂമുകളും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. ഇതിന് പുറമേ സ്റ്റോറീസ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനില്‍ വാങ്ങാനായി ഇ-കൊമേഴ്‌സ് മേഖലയിലും (https://www.storieshomes.com/) വന്‍ നിക്ഷേപമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തുനിന്നും പിറവിയെടുത്ത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വന്‍ സംഭാവന നല്‍കുന്ന ഒരു ബിസിനസ് വ്യാപനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ ഹാരിസ് കെ.പി പറഞ്ഞു. കോവിഡാനന്തര കാലഘട്ടത്തില്‍ കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത്, ആഭ്യന്തര ഉത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ രാജന്‍ നാരായണ്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ചെറുകിട നിര്‍മാതാക്കള്‍ക്ക് വേണ്ട സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കി അവരെ കാര്യക്ഷമമാക്കും. അതുവഴി തൊഴില്‍ മേഖലയിലും ചെറുകിട ഉത്പന്ന നിര്‍മാണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ തങ്ങളുടേതായ പങ്ക് വഹിക്കാനാണ് സ്റ്റോറീസ് മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നതെന്നും രാജന്‍ നാരായണ്‍ വ്യക്തമാക്കി. സ്റ്റോറീസ് ഡയറക്ടര്‍മാരായ ഫിറോസ് ലാല്‍, ബാസില്‍, അബ്ദുല്‍ വാഫി, അബ്ദുല്‍ ഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .
‘അറബിക്കടലിലെ പലസ്തീനാക്കരുത്’; ലക്ഷദ്വീപിലെ സാഹചര്യത്തെക്കുറിച്ച് കലാവിദ്യാര്‍ത്ഥിയായ സ്വദേശിയുടെ കുറിപ്പ് പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായി, വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കുടുംബം പ്രൊഫ. ഹാനി ബാബു ഗുരുതര രോഗാവസ്ഥയില്‍; ജയിലധികൃതര്‍ ചികിത്സ നിഷേധിക്കുന്നുവെന്ന് കുടുംബം Prof. Hany Babu’s health critical with acute eye infection; Family calls out inaction by prison authority സിദ്ദീഖ് കാപ്പനെ എയിംസ് കോവിഡ് വാര്‍ഡില്‍ നിന്നും മഥുര ജയിലിലേക്ക് മാറ്റിയത് കോവിഡ് പരിശോധന നടത്താതെ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് സിദ്ദീഖ് Shailaja Padindala’s ‘Vote Haaki’, a searing work hinting at a futuristic gender sensitive abode പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമെത്തിയ യുവാവിന് സ്റ്റാഫിന്‍റെ അധിക്ഷേപം; ‘പരാതിപ്പെട്ടിട്ടും നടപടിയില്ല’ കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ ആശുപത്രിക്കട്ടിലില്‍ ചങ്ങലക്കിട്ടു; മാനസികമായി എത്ര തളര്‍ന്നിട്ടുണ്ടാവുമെന്ന് ഭാര്യ റെയ്ഹാനത്ത് കോവിഡ്-സിദ്ദീഖ് കാപ്പന്‍റെ നില ഗുരുതരം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബവും മാധ്യമ പ്രവര്‍ത്തകരും CoVID 19; ”Why not the money spent on more beds and oxygen plants?” Asks Dr Kafeel Khan വാളയാര്‍ കേസ്: ഹരീഷ് വാസുദേവന്‍റെ അരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അഡ്വ. ബോബി തോമസ് കേരളത്തില്‍ ബിജെപി വളര്‍ച്ച സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കഴിവുകേട്-സി മണികണ്ഠന്‍ “My condition is almost similar to that of a Muslim by now, only after hearing that I am thinking of conversion” says Chitra Lekha പാചക വിഡിയോ പോസ്റ്റ് ചെയ്തു; രെഹന ഫാത്തിമയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഹൈക്കോടതി “Make ‘right to health care’ justifiable through legislation”; demands ‘Health for All’ “മുഖ്യമന്ത്രിയുടെ മുഴുവന്‍ പിന്തുണയും വേണം”; സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത് മാവോയിസ്റ്റ് നേതാവ് വേല്‍മുരുഗന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം; പൊലീസ് ഭാഷ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ”ഇന്ത്യയെ നോക്കൂ എത്ര വൃത്തികേടാണ്”- ഡോണൾഡ് റ്റ്രംപ് സിദ്ധീഖ് കാപ്പന്‍റെ അറസ്റ്റ് രാജ്യത്തെ നീതിയുടെ അവസ്ഥയെ വെളിവാക്കുന്നുവെന്ന് എൻ പി ചേക്കുട്ടി; മോചനം ആവശ്യപ്പെട്ട് മാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം സവര്‍ണ ശക്തികളുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് സര്‍വ്വകലാശാലയിലെത്തിയ മുസ്ലിം ചെറുപ്പം നിശ്ശബ്ദരാകാന്‍ തീരുമാനിച്ചിട്ടില്ല, നജീബ് തിരോധാന ദിനത്തില്‍ താഹിര്‍ ജമാല്‍ “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ?”യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത് ഹത്രസ് റിപ്പോര്‍ട്ടിങ്; അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റമടക്കം ചാര്‍ത്തി യുപി പൊലീസ് ഹത്രസ്: ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം Bihar students writes to RJD to break silence on the incarceration of Sharjeel Imam and Meeran Haider മനുസ്മൃതിയും യോഗി ആദിത്യനാഥിന്‍റെ കോലവും കത്തിച്ച് കേരള ഭീം ആര്‍മിയുടെ പ്രതിഷേധം ജയിലില്‍ മാനസിക പീഡനമെന്ന് ഗുല്‍ഫിഷാ ഫാത്തിമ; ‘ജയില്‍ ഉദ്യോഗസ്ഥര്‍ വിളിക്കുന്നത് വിദ്യാഭ്യാസം നേടിയ ഭീകരവാദി എന്ന്’ ”അവരില്‍നിന്നും രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അവരെന്നെ കൊല്ലുമായിരുന്നു”; പൊലീസ് ആക്രമണത്തെക്കുറിച്ച് കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ കമ്രാന്‍ യൂസുഫ് “They asked me to forget the children died in oxygen tragedy, how will I? They died in front of our eyes”; Dr Kafeel Khan ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി ഡോ.കഫീല്‍ ഖാന്‍റെ മോചനം തടയാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സഹോദരന്‍; കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും അദീല്‍ഖാന്‍ ഡോ.കഫീല്‍ ഖാനെതിരെയുള്ള ദേശ സുരക്ഷാ നിയമം പിന്‍വലിച്ച് അലഹാബാദ് ഹെെ കോടതി; ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവ് UAPA, Goonda act to be invoked; Is Bengaluru violence just an immature reaction to ‘blasphemy’? കവളപ്പാറ-പുത്തുമല പുനരധിവാസ മാതൃക പെട്ടിമുടിയിലും നടപ്പാക്കുമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്ന് ​ഗോമതി കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന പുതിയ ഇ.ഐ.എ ഡ്രാഫ്റ്റ് “സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കിൽ അവരിത്രയും പേർ ലയങ്ങളിൽ ഉണ്ടാകുമായിരുന്നില്ല”; പെട്ടിമുടി ദുരന്തത്തെ കുറിച്ച് ​ഗോമതി
പരുക്കൻ ശബ്ദത്തിലുള്ള ആ നാഗസ്വരവായന എനിക്കു് സഹിക്കാനൊക്കത്തില്ല. “പുണ്ണിലൊരമ്പു തറച്ചതുപോലെ” എന്നു കവി പറഞ്ഞതു് ഇവിടെ എടുത്തെഴുതിയാൽ പോരാ. അമ്പു തറച്ചാൽ അതു സഹിക്കാം. ആ പാരുഷ്യം എന്റെ ഓരോ രോമകൂപത്തിലൂടെയും കടന്നു രക്തധമനികളിലൂടെ ഒഴുകി ഹൃദയത്തിന്റെ ഉള്ളറകളിൽ ചെന്നു. അപ്പോഴുണ്ടായ വേദനയാണു് ഏറ്റവും വലിയ വേദന. അതിനെയാണു് യാതന എന്നു സംസ്കൃതത്തിൽ പറയുന്നതു്. പ്രസവവേദനയാണു് സഹിക്കാനാവാത്ത വേദനയെന്നു സ്ത്രീകൾ. പല്ലുവേദനയാണു തീവ്രവേദനയെന്നു് അതു വന്നിട്ടുള്ളവർ. ഇവയൊന്നും ആ നാഗസ്വര വിദ്വാൻ എനിക്കുളവാക്കിയ യാതനയ്ക്കു സമമല്ല. അമ്പലപ്പുഴ സഹോദരന്മാർ അനായാസമായി നാഗസ്വരം വായിച്ചു് ശ്രോതാക്കളെ രസിപ്പിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. എന്റെ മുൻപിലിരുന്ന ആ വായനക്കാരൻ ആയാസത്തോടെ സംഗീതോപകരണം കൈകാര്യം ചെയ്തു ഞാനുൾപ്പെട്ട ശ്രോതാക്കളെ പീഡിപ്പിച്ചു. ഉപകരണം അയാൾ ഒരു തുണിയുറയിലേക്കു് മെല്ലെ തിരുകി അതിന്റെ തുമ്പു കൂട്ടിക്കെട്ടി. അതു കണ്ടപ്പോഴാണു് എനിക്കു ജീവൻ വീണതു്. ഉറയിൽ കടത്താതെ ചുമ്മാമടിയിലാണു് അയാൾ അതു വച്ചതെങ്കിലോ? ഏതു സമയത്തും അയാൾ അതെടുത്തു് ഊതി എന്നെയും മറ്റുള്ളവരെയും കാലനൂർക്കു് അയയ്ക്കുമായിരുന്നു എന്നൊരു പേടി. മലയാള സാഹിത്യത്തിൽ പല എഴുത്തുകാരും ഈ “കല്യാണ നാഗസ്വരവായന”ക്കാരെപ്പോലെയാണു്. അവർ ഏറെക്കാലമായി മലയാളികളെ പീഡിപ്പിക്കുന്നു. കുഴലൂത്തു മതിയാക്കി അവർ ഉറയിൽ ഉപകരണമിട്ടെങ്കിൽ! ചിലർ കുഴലൂതിക്കൊണ്ടിരിക്കുന്നു. വേറെ ചിലർ മടിയിൽ അതുവച്ചു് ആളുകളെ നോക്കിക്കൊണ്ടിരിക്കുന്നു. പേടിക്കണം അവരെ. ഒന്നോ രണ്ടോ പേർ ഉപകരണം ഉറയിൽക്കടത്തി നൂലുകൊണ്ടു് മുകൾഭാഗം കൂട്ടിക്കെട്ടിക്കഴിഞ്ഞു. അവർക്കു ഹൃദയംഗമമായ നന്ദി. സമാന്തര പ്രവാഹം കെ. പി. രാമനുണ്ണി പാതിരിമാർ, കാക്കകൾ, കുട്ടികൾ ഇവരുടെയെല്ലാം ഛായ ഒരേതരത്തിലാണു് എന്ന പഴഞ്ചൻ പ്രസ്താവം വീണ്ടുമെഴുതാൻ എനിക്കു ലജ്ജയില്ലാതില്ല. എങ്കിലും ഈ സന്ദർഭത്തിൽ അതേ തോന്നുന്നുള്ളു. അതുകൊണ്ടു് പ്രിയപ്പെട്ട വായനക്കാരുടെ സദയാനുമതിയോടെ അതു് പിന്നെയും പറയുകയാണു്. ഇപ്പറഞ്ഞവരുടെ കൂട്ടത്തിൽ ചേർക്കാം മലയാളകഥകളെയും. എല്ലാക്കഥൾക്കും ഒരേ ഛായ. പാതിരിമാരെയും മലയാള കഥകളെയും വേർതിരിച്ചറിയാൻ വയ്യ. ഇവിടെ വ്യത്യസ്തത പുലർത്തുന്നു. ശ്രീ. കെ. പി. രാമനുണ്ണി യുടെ “അടക്കുക, ഒരിക്കൽക്കൂടി” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു് ലക്കം 32). ഏഴുവയസ്സായിട്ടും അമ്മയുടെ കൂടെത്തന്നെ കിടന്നുറങ്ങാൻ കൊതിയുള്ള മകൻ. അച്ഛൻ അവനെ ആ ശയനീയത്തിൽ നിന്നു മോചിപ്പിച്ചു് മറ്റൊരു മുറിയിൽക്കിടത്തുന്നു. വീരകഥകൾ പറഞ്ഞുകേൾപ്പിച്ചു് മകനെ ധീരനാക്കുന്നു. മറ്റൊരു മുറിയിൽ കിടുന്നുറങ്ങിയ മകൻ ഒരു രാത്രിയിൽ സ്നേഹത്തിന്റെ ചൂടുകൊണ്ടു് അമ്മയുടെ ചൂടറിയാൻവേണ്ടി മെല്ലെ എഴുന്നേറ്റു് അവരുടെ മുറിയിലേക്കു നടക്കുന്നതു് അച്ഛൻ കണ്ടു. വീണ്ടും വീരകഥകളുടെ വർണ്ണനം. മകനു് അമ്മയെസംബന്ധിച്ചുള്ള സ്നേഹപരതന്ത്രത അത്രകണ്ടു ആദരണീയമല്ല എന്ന അച്ഛന്റെ പരോക്ഷ പ്രസ്താവം. മകൻ തിരിച്ചു സ്വന്തം ശയനീയത്തിലേക്കു പോയി. അവൻ വളർന്നു വളർന്നു വന്നു. സൈനികോദ്യോഗസ്ഥനായി. യുദ്ധത്തിൽ വീരമരണം വരിച്ചു. അവന്റെ ദേഹം അടക്കം ചെയ്തിടത്തുനിന്നു മാറ്റി മറ്റൊരു സ്ഥലത്തു് പ്രതിഷ്ഠിക്കാൻ അച്ഛൻ ചെല്ലുന്നു. അമ്മയുടെയും മകന്റെയും പാവനസ്നേഹത്തെ പ്രത്യക്ഷമാക്കുന്ന ഒരു സംഭവം കൂടി കഥാകാരൻ പ്രതിപാദിക്കുന്നുണ്ടു്. അമ്മയുടെ സാരികൂടി അയാൾ കൊണ്ടുപോകുന്നു. കുഴിയിൽനിന്നു മുകളിലേക്കു് ഉയർത്തിയ മകന്റെ ശരീരം—ഒരു ഭാഗം മാത്രം അഴുകിയ ശരീരം കണ്ടപ്പോൾ അച്ഛനു് അവന്റെ കൂടെ കിടക്കാൻ മോഹം. സ്നേഹസാന്ദ്രതയാലായിരിക്കാം അവന്റെ ഒരുഭാഗം അഴുകാതിരുന്നതു്. അഴുകിയ ഭാഗം അർത്ഥശൂന്യമായ യുദ്ധപ്രവണതയുമായിരിക്കാം. അമ്മയോടുള്ള സ്നേഹത്തിനാണു് മൂല്യം. അടിച്ചേല്പിക്കപ്പെടുന്ന സ്വദേശ സ്നേഹത്തിനല്ല. പിതാപുത്രബന്ധത്തിനാണു് മഹനീയത. വ്യർത്ഥമായ ശത്രുഹനനത്തിനല്ല. ഈ രണ്ടംശങ്ങളെയും സമാന്തരങ്ങളായി ഒഴുക്കി കലാമൂല്യമുണ്ടാക്കുകയാണു് രാമനുണ്ണി. ഈ സുസ്വരതയാണു് ഇക്കഥയുടെ സവിശേഷത. നീരീക്ഷണങ്ങൾ വേലിതന്നെ വിളവാക്രമിക്കുന്നതു പോലെ നിരൂപകർ നല്ല രചനകളെ ആക്രമിച്ചു് ഇല്ലാതാക്കുകയും കളകളെ വളരാൻ അനുവദിക്കുകയും ചെയ്യുന്നു. ഗുരുത്വാകർഷണം നിശ്ചലമാണെന്നും അതുകൊണ്ടാണു് പക്ഷികൾ ആകാശത്തേക്കു പറന്നുയർന്നും മനുഷ്യൻ ചന്ദ്രനിലേക്കു യാത്ര ചെയ്തും അതിനെ ചലനാത്മകമാക്കാൻ ശ്രമിക്കുന്നതെന്നും Lila: An Inquiry into Morals എന്ന വിഖ്യാതമായ ഗ്രന്ഥമെഴുതിയ റോബർട്ട് പിർസിഗ് പറയുന്നു. Mr. Pirsig, you have not considerably added to the nonsense that has been written on Science. (എന്റെ ഒരു പ്രഫെസർക്കു നിരൂപകൻ സെയിന്റ്സ്ബറി എഴുതി അയച്ച ഒരു വാക്യത്തിന്റെ രൂപാന്തരം.) സെക്സ് വളരെ വൈകാതെ മരിക്കുമെന്നു് കനേഡിയൻ സംസ്കാര ചരിത്രകാരൻ മക് ലൂഅൻ (Marshall McLuhan) പറഞ്ഞിട്ടുണ്ടു്. സായ്പിനു് വല്ല രോഗവുമുണ്ടോ എന്തോ? കാലത്തിനെയാണു ഞാൻ ഏറ്റവും പേടിക്കുന്നതു്. അതു് എന്നെ മരണത്തിലേക്കു് അടുപ്പിക്കുന്നു. വീട്ടിൽ വന്നിരുന്നു തുടർച്ചയായി മൂന്നു മണിക്കൂർ സംസാരിച്ചു് എന്നെ ശാരീരികമായും മാനസികമായും തളർത്തുന്ന ചിലരെ കാലത്തെക്കാൾ ഞാൻ പേടിക്കുന്നു. ഈ ഭൂമിയിലെ എല്ലാ പ്രദേശങ്ങളും ഒരേ രീതിയിലാണു്. ചില സ്ഥലങ്ങളിൽ പീടികകൾ കൂടുതൽ കാണുമെന്നേയുള്ളു. അതുകൊണ്ടു് യാത്ര ബോറിങ്ങാണു്. യാത്രാവിവരണങ്ങൾ അതിനെക്കാൾ ബോറിങ്ങും. ചില ചതുരങ്ങളും വൃത്തങ്ങളും വരച്ചുവച്ചിട്ടു് ഇതാണു് മേഡേൺ ആർട്ട് എന്നു പറയുന്ന ഒരു ചിത്രകാരൻ, രവിവർമ്മ ചിത്രകാരനല്ലെന്നു പറയുന്നു. ചതുരത്തിനെക്കാളും വൃത്തത്തെക്കാളും ഭംഗിയില്ലേ ശകുന്തള യ്ക്കും ദമയന്തി ക്കും? കാലക്കേടുകൊണ്ടാണു് ഞാൻ ഇന്ത്യയിൽ ജനിച്ചുപോയതു്. ഇനി ഇവിടെ ജനിക്കാൻ പോകുന്നവരായിരിക്കും ഈ ലോകത്തെ ഏറ്റവും ഗ്രഹപ്പിഴക്കാർ. ഭാവാത്മകത്വം കവിതയുടെ വസന്തകാലമാണു്. ലോകത്തു വസന്തകാലം ആവർത്തിച്ചു വരും. കവിതയിൽ വരില്ല. അതുകൊണ്ടാണു് വാർദ്ധക്യകാലത്തു വള്ളത്തോൾ പറട്ടക്കവിതകൾ എഴുതിയതു്. ചങ്ങമ്പുഴ ജീവിച്ചിരുന്നെങ്കിലും നല്ല കവിതകൾ എഴുതുമായിരുന്നില്ല. പുരുഷൻ സ്ത്രീയായി ഭാവിച്ചാൽ പുച്ഛം തോന്നും എല്ലാവർക്കം. ‘സ്ത്രീസമത്വം’ എന്നു പറഞ്ഞു പുരുഷനാകാൻ ശ്രമിക്കുന്ന സ്ത്രീയോടു് അതിലേറെ പുച്ഛമുണ്ടാകും. സ്ത്രീ, സ്ത്രീയായിത്തന്നെ വർത്തിക്കണം. കശാപ്പുകാരന്റെ കത്തിക്കു താഴെ ആടിന്റെ ഗളനാളം പിടയുന്നതുപോലെ വൈലോപ്പിള്ളി ക്കവിതയുടെ മോഹന ഗളനാളം നവീന നിരൂപകന്റെ കത്തിക്കു് താഴെ പിടയുന്നു. മതസൗഹാർദ്ദത്തിന്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ചു് 11-നു് തേവലക്കരയിൽ ശ്രീ. ബേബി ജോൺ നിർവഹിച്ച പ്രഭാഷണം ഉജ്ജ്വലമായിരുന്നു. 17-നു് കൊല്ലത്തു് ‘ആരവം’ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സമ്മേളനത്തിൽ കർമ്മനിരതരാകണം ഓരോ പൗരനുമെന്നു ഉദ്ബോധിപ്പിച്ചുകൊണ്ടു് പ്രഫസ്സർ എം. കെ. സാനു നിർവഹിച്ച പ്രഭാഷണവും ഉജ്ജ്വലമായിരുന്നു. അവരെപ്പോലെ പ്രസംഗിക്കാൻ കഴിയണമെന്നാണു് എന്റെ ആഗ്രഹം. ബുദ്ധിയുടെ സന്തതി ആരുമെടുക്കാത്ത ഒരു കള്ള രൂപയും കൊണ്ടു് കാപ്പിക്കടകളിൽ കയറി കാപ്പി കുടിക്കാൻ നടന്നതിന്റെ ചിത്രം പി. കേശവദേവ് വരച്ചിട്ടുണ്ടു്. ചിത്രം കലാത്മകമല്ലെങ്കിലും മനുഷ്യത്വമുള്ള ഏതൊരുവനെയും അതു സ്പർശിക്കും. തകർത്തു പെയ്യുന്ന മഴയിൽപ്പെട്ടു ഞാൻ ബസ്സോ ഓട്ടോറിക്ഷയോ വരട്ടെയെന്നു വിചാരിച്ചു റോഡരികിൽ നില്ക്കുകയായിരുന്നു. ബസ്സില്ല. റിക്ഷയുമില്ല. കുടയുണ്ടെങ്കിലും ആകെ നനഞ്ഞു വിറുങ്ങലിച്ചു ഞാൻ. പെട്ടെന്നു ഒരു കാർ എന്റെ അടുക്കൽ വന്നു നിന്നു “സാറിനു എവിടെ പോകണം, കയറിക്കൊള്ളൂ, ഞാൻ കൊണ്ടു വിടാം” എന്നു കാറോടിച്ച യുവതി എന്നോടു പറഞ്ഞു. ഞാൻ ആ വാഹനത്തിൽ കയറി. എനിക്കൊട്ടും പരിചയമില്ലാത്ത ആ ശ്രീമതി എനിക്കിറങ്ങേണ്ട സ്ഥലത്തു് കാറ് നിറുത്തിത്തന്നു. ഈ ഉപകാരം ഞാൻ ഒരിക്കലും വിസ്മരിക്കില്ല. ഇന്നു പണമുണ്ടെന്നു പറകയല്ല. വർഷങ്ങൾക്കു മുൻപു് തീരെ പണമില്ലാതിരുന്ന കാലത്തു് മദ്ധ്യതിരുവിതാംകൂറിൽ ഒരു വിവാഹത്തിനു് പോകേണ്ടി വന്നു. ആരോ ഏർപ്പാടു ചെയ്ത ബസ്സിൽ യാത്ര. വിവാഹം കഴിഞ്ഞു സദ്യ. പന്തലിൽ കടന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടപ്പുറത്തു വലിയ ചാണകക്കുഴി. അതിൽ നിന്നു പുറപ്പെട്ട നാറ്റം എന്നിൽ വമനേച്ഛ ഉളവാക്കി. ഉണ്ടാൽ ഛർദ്ദിക്കും, തീർച്ച. ഞാൻ ആരെയോ നോക്കുന്ന മട്ടു് അഭിനയിച്ചു് പന്തലിൽ നിന്നു പുറത്തിറങ്ങി. വിശന്നു പ്രാണൻ പോകുന്നു. കൈയിൽ അക്കാലത്തെ നാണയമായ ഒരണ പോലുമില്ല. മൂന്നു നാഴിക നടന്നാൽ എന്റെ ഒരു ബന്ധുവിന്റെ കൂട്ടുകാരി താമസിക്കുന്ന വീടുണ്ടു്. ആ കുട്ടിയും അവളുടെ ബന്ധുക്കളും എന്റെ വീട്ടിൽ വന്നു പലപ്പോഴും താമസിച്ചിട്ടുണ്ടു്. ആ ധൈര്യത്താൽ പ്രചോദിതനായി വെയിലത്തു മൂന്നു നാഴിക താണ്ടി ഞാൻ അവരുടെ വീട്ടിൽ ചെന്നു. എല്ലാവരും ഊണു കഴിക്കുന്ന സമയം. അവർ ഭക്ഷണം കഴിഞ്ഞു വന്നിരുന്നു എന്നോടു കുശലപ്രശ്നങ്ങൾ മാത്രം നടത്തി. ആഹാരം വേണോ എന്നു ചോദിച്ചില്ല. ചായ തന്നില്ല. പച്ചവെള്ളം പോലും തന്നില്ല. ഞാൻ കുറച്ചു നേരം അവിടിരുന്നു സംസാരിച്ചതിനു ശേഷം യാത്ര പറഞ്ഞു് തിരിയെ മൂന്നു നാഴിക കൊടും വെയിലത്തു നടന്നു. കല്യാണം നടക്കുന്ന വീട്ടിൽ എത്തുന്നതിനു മുമ്പു് ഞാൻ റോഡിന്റെ വക്കത്തു് തളർന്നിരുന്നു പോയി വളരെ നേരം. ‘ലിഫ്റ്റ് ’ തന്ന യുവതിയോടു് എനിക്കു നന്ദി. വിശന്നു തളർന്നു വീട്ടിൽച്ചെന്നു കയറിയ എന്നോടു ക്രൂരത കാണിച്ച അവിടുത്തെ ആളുകളോടു് എനിക്കു വെറുപ്പു്. രണ്ടു വികാരങ്ങളും സുശക്തമായി എന്നിൽ ഇന്നും വർത്തിക്കുന്നു. കാരുണ്യം വേണ്ടിടത്തു് കാരുണ്യം കാണിക്കാത്തവൻ മനുഷ്യനല്ല. സാഹിത്യകൃതികളും അവയുടെ അന്തർലീനമായ കാരുണ്യത്താലാണു് നമ്മെ സ്പർശിക്കുക. എന്റെ പേനയുടെ തുമ്പിൽ തകഴി യുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥയേ വരു. കാരുണ്യം ലൗകിക വികാരമാണെന്നും രസബോധനിഷ്ഠമായ വികാരമാണു സാഹിത്യസൃഷ്ടിയിലേതെന്നും വിസ്മരിച്ചല്ല ഞാനിതു് എഴുതുന്നതു്. തകഴിയുടെ ആ കഥ നമ്മെ സ്പർശിക്കുകയല്ല. ഹൃദയത്തിന്റെ അടിത്തട്ടിലേക്കു തുളച്ചു കയറിച്ചെല്ലുന്നതു് അതിലാവിഷ്കരിച്ച കാരുണ്യവികാരത്താലാണു്. ഫ്ളോബറി ന്റെ ‘മദാം ബുവറി’യും മോപസാങ്ങി ന്റെ ‘ഒരു സ്ത്രീയുടെ ജീവിത’വും നമ്മളെ കാരുണ്യത്തിന്റെ നീർച്ചുഴിയിലേക്കു എറിയുന്നു. അലിഗറിക്കു്—ലാക്ഷണിക കഥയ്ക്കു് —ഇതിനു ശക്തിയില്ല. അതു ബുദ്ധിയുടെ സന്തതി മാത്രമാണു്. അതിനാലാണു് ശ്രീമതി ‘അഷിത’ ദേശാഭിമാനി വാരികയിൽ (ലക്കം 17) എഴുതിയ ‘വീടു്’ എന്ന കഥ ബുദ്ധിയുടെ അഭ്യാസം മാത്രമായി നിലകൊള്ളുന്നതു്. പുസ്തകത്തിൽനിന്നു പഠിച്ച നിയമങ്ങളനുസരിച്ചു് വീടുകൾ നിർമ്മിക്കുന്ന ഒരു വാസ്തുവിദ്യാകുശലൻ. അയാൾ പരതന്ത്രതയുടെ പ്രതീകം. വീടിന്റെ ബോധമുളവാക്കാത്ത വീടു് നിർമ്മിച്ചു് സ്വാതന്ത്ര്യത്തിന്റെ മണ്ഡലത്തിലേക്കു തന്നെയും മറ്റുള്ളവരെയും കൊണ്ടുചെല്ലേണ്ടവനാണു് അയാൾ. കഴിവില്ല അയാൾക്കതിനു്. ബുദ്ധിയിൽ നിന്നു സംജാതമായ ഈ അലിഗറിക്കു ചാരുത ഒട്ടുമില്ല. കൂരിരുട്ടിൽ നീരുറവയിൽനിന്നു് വെള്ളം ബക്കറ്റിലാക്കിക്കൊണ്ടു വരുന്ന കോസത്ത് ആ ഭാരം താങ്ങാനാവാതെ കൂടക്കൂടെ അതു താഴെവച്ചും വേച്ചുവേച്ചു നടന്നും വരുന്നതിന്റെ ചിത്രം യൂഗോ “പാവങ്ങ”ളിൽ വരച്ചിട്ടുണ്ടു്. അങ്ങനെ ആ പാവപ്പെട്ട പെൺകുട്ടി തൊട്ടി പൊക്കിക്കൊണ്ടു നടക്കുമ്പോൾ ഒരു അദൃശ്യഹസ്തം ആ ബക്കറ്റ് സ്വന്തം കൈയിലാക്കുന്നു. അവളുടെ രക്ഷിതാവായ ഷാങ്വൽഷാങ്ങിന്റെ ഹസ്തമായിരുന്നു അതു്, എന്നെ എപ്പോഴും ഹോൺട് ചെയ്യുന്ന രംഗമാണതു്. ഇമ്മട്ടിൽ വേണം സാഹിത്യം രചിക്കാൻ. ആ സംഭവം എന്റെ കാരുണ്യത്തെയും മനുഷ്യത്വത്തെയും വർദ്ധിപ്പിക്കുന്നു. ഇതിനൊന്നും ശക്തിയില്ലാത്ത ശുഷ്കങ്ങളായ അലിഗറികൾ നിർമ്മിച്ചു വയ്ക്കുന്നതുകൊണ്ടു് എന്തു പ്രയോജനം? ആഞ്ജല കാർട്ടർ നോവലിസ്റ്റ് ആഞ്ജല കാർട്ടറി ന്റെ ഫാന്റസികൾ രസാവഹങ്ങളാണു്. പഴയ സോവിയറ്റ് യൂണിയനിൽപ്പെട്ടതും അഫ്ഗാനിസ്റ്റാന്റെ വടക്കുഭാഗത്തുള്ളതുമായ സാമാർ കാന്റ് (റഷ്യൻ ഉച്ചാരണം) പട്ടണത്തിന്റെ ഭരണകർത്താവായിരുന്ന തംബർലേൻ ചക്രവർത്തിയുടെ സുന്ദരിയായിരുന്ന ഭാര്യ നിർമ്മിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കടുത്തു നിന്നു് ഒരാടു് കാട്ടുമുല്ല കടിച്ചുതിന്നുകയായിരുന്നു. തംബർലേൻ യുദ്ധത്തിനു പോയി തിരിച്ചുവരുമ്പോൾ ആരാധനാലയം കണ്ടു വിസ്മയിക്കണമെന്നായിരുന്നു സഹധർമ്മിണിയുടെ ആഗ്രഹം. അദ്ദേഹം ഉടനെ തിരിച്ചുവരുമെന്നറിഞ്ഞ അവൾ ദേവാലയ നിർമ്മാതാവിന്റെ അടുത്തു ചെന്നു് അതു് സമ്പൂർണ്ണമായി പണിതു തീർക്കാൻ ആവശ്യപ്പെട്ടു. ഒറ്റചുംബനം അവൾ തനിക്കു നല്കിയാൽ അങ്ങനെ ചെയ്യാമെന്നായി വാസ്തുവിദ്യാവിശാരദൻ. അവൾ അതിസുന്ദരി മാത്രമല്ല, ചാരിത്രശാലിനിയും ബുദ്ധിശാലിനിയുമായിരുന്നു. അവൾ ചന്തയിൽചെന്നു് ഒരു കൂടനിറച്ചു മുട്ട വാങ്ങിക്കൊണ്ടുവന്നു് വെള്ളത്തിലിട്ടു തിളപ്പിച്ചു. കട്ടിയായ ഓരോ മുട്ടയിലും പല ചായങ്ങൾ തേച്ചു. ദേവാലയ നിർമ്മാതാവിനോടു് ഏതെങ്കിലും ഒരു മുട്ട ഭക്ഷിക്കൂ എന്നാവശ്യപ്പെട്ടു. അയാൾ ചുവന്ന നിറമുള്ള മുട്ട തിന്നു. എങ്ങനെയായിരിക്കുന്നു? മുട്ടപോലെ തന്നെ. വേറൊന്നു ഭക്ഷിക്കൂ. അയാൾ പച്ചനിറമടിച്ച മുട്ട തിന്നു. എന്തു രുചിയാണു് ? ചുവന്ന മുട്ടയുടെ രുചിതന്നെ. വേറൊരു ചായം പുരട്ടിയ മുട്ട തിന്നു അയാൾ. മുട്ടയ്ക്കു പഴക്കമില്ലെങ്കിൽ എല്ലാ മുട്ടകളുടെയും രുചി ഒന്നുതന്നെന്നു് അയാൾ അറിയിച്ചു. അതുകേട്ടു അതിസുന്ദരി പറഞ്ഞു: “ഓരോ മുട്ടയും ഓരോ തരത്തിൽ കാണപ്പെടുന്നു. പക്ഷേ, എല്ലാ മുട്ടകളുടെയും രുചി ഒന്നുതന്നെ. അതുകൊണ്ടു് തോഴിമാരിൽ ആരെയെങ്കിലും ചുംബിച്ചാൽ മതി നിങ്ങൾ.” കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഒരു ട്രേയിൽ മൂന്നു കപ്പുകളുമായി വന്നു. എല്ലാ ഭാജനങ്ങളിലും വെള്ളമെന്നേ തോന്നൂ. ഓരോ കപ്പിലെയും ദ്രാവകം കുടിക്കാൻ അയാൾ അവളോടു ആവശ്യപ്പെട്ടു. ആദ്യത്തെ കപ്പിലെ പാനീയവും രണ്ടാമത്തെ കപ്പിലെ പാനീയവും അവൾ കുടിച്ചു. മൂന്നാമത്തെതിലേതു കുടിച്ചപ്പോൾ അവൾ ചുമച്ചു. തുപ്പി. കാരണം അതിൽ വോഡ്ക എന്ന മദ്യമായിരുന്നു ഉണ്ടായിരുന്നതു്. ജലവും വോഡ്കയും ഒരേ രീതിൽ കാണപ്പെടും. പക്ഷേ, രുചിക്കു് വിഭിന്നതയും. അതുപോലെയാണു പ്രേമമെന്നു നിർമ്മാതാവു പറഞ്ഞു. സുന്ദരി അയാളുടെ ചുണ്ടിൽത്തന്നെ ചുംബിച്ചു. തംബർലേൻ ബന്ധനസ്ഥരാക്കിയ രാജാക്കന്മാരോടുകൂടി സാമാർ കാന്റിലെത്തിയപ്പോൾ ഭാര്യ മാറിക്കളഞ്ഞു. വോഡ്ക കുടിച്ച ഒരു സ്ത്രീക്കും അന്തഃപുരത്തിൽ പ്രവേശിക്കാൻ വയ്യ. തംബർലേൻ ഭാര്യയെ തല്ലിയപ്പോൾ അവൾ ചുംബനത്തിന്റെ കാര്യം പറഞ്ഞു. ചക്രവർത്തി കൊലയാളികളെ ദേവാലയത്തിലേക്കു അയച്ചപ്പോൾ നിർമ്മാതാവു് ഒരാർച്ചിന്റെ മുകളിൽ നില്ക്കുകയായിരുന്നു. അവർ കത്തികളുമായി കോണിപ്പടികൾ ഓടിക്കയറി. അതുകണ്ടു നിർമ്മാതാവു് ചിറകുകൾ മുളപ്പിച്ചു് പേർഷ്യയിലേക്കു പറന്നുകളഞ്ഞു. അതിസുന്ദരി ഭർത്താവിനെ ഉപേക്ഷിച്ചു ചന്തയിലേക്കു ഓടിപ്പോയി. ലില്ലി പുഷ്പങ്ങൾ വിറ്റു് അവൾ ജീവിച്ചു കാണണം. ഭർത്താവിനുവേണ്ടി ചുവന്ന നിറമുള്ളതും വെളുത്ത നിറമുള്ളതുമായ മുള്ളങ്കിക്കിഴങ്ങുകൾ അവൾക്കു കൊണ്ടുവരാമായിരുന്നു. ഉപന്യാസം ആഖ്യാന പാടവം ഏറെയുള്ള ശ്രീ. എൻ. പ്രഭാകരൻ ജീവിതത്തെ “അവതമസബാധിതമായി” കാണുന്നു. സിനിക്കിന്റെ മട്ടിൽ ജീവിതത്തെ കണ്ടിട്ടു് മദ്യപാനത്തിലൂടെ അന്യവത്കരണങ്ങളിൽ നിന്നു് രക്ഷപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം ചിത്രീകരിക്കുന്നു. അർത്ഥരഹിതമായ ഈ ലോകത്തു് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി എന്നാവാം അദ്ദേഹം ‘രാത്രിമൊഴി’ എന്ന കഥയിലൂടെ നൽകുന്ന സന്ദേശം (ഇന്ത്യ റ്റുടേ; ഒക്ടോബർ 6 …) സന്ദേശത്തിൽ തകരാറുണ്ടെങ്കിലും ഇല്ലെങ്കിലും പ്രഭാകരൻ എഴുതിയതു് കഥയല്ല. ഉപന്യാസമാണു്. ബാഹ്യ നിരീക്ഷണങ്ങൾ മാത്രം നടത്തി നിജസ്ഥിതിയില്ലാത്ത ഒരു തത്വചിന്തയെ പ്രതിപാദിക്കുന്നതുകൊണ്ടു കലയുടെ അർത്ഥനകൾക്കു സാക്ഷാത്കാരമുണ്ടാവുകയില്ല. താനാവിഷ്കരിക്കുന്ന സത്യശകലത്തിനു നിലനില്പുണ്ടെന്നു് അദ്ദേഹം പറഞ്ഞേക്കും. പക്ഷേ, അതു സത്യമായി വായനക്കാരനും തോന്നണമല്ലോ. മൗനം ഭൂഷണം അൽഫോങ്സ് ദോദെ ഫ്രഞ്ച് നോവലിസ്റ്റ് അൽഫോങ്സ് ദോദെ (Alphonse Daudet, 1840–97) കൂട്ടുകാരോടു് കൂടക്കൂടെ പറയാറുണ്ടായിരുന്ന ഒരു കഥ ഇവിടെ എഴുതാം. ദുഃഖത്തെ സൂചിപ്പിക്കാനായി കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ ബസ്സിൽ കയറും അപ്പോൾ അടുത്തിരിക്കുന്ന ആൾ ദുഃഖ കാരണം അന്വേഷിക്കും. തന്റെ ആദ്യത്തെ കുട്ടി മരിച്ചതു് അവൾ വർണ്ണിച്ചു തുടങ്ങുമ്പോൾ യാത്രക്കാർക്കു ദുഃഖം. കണ്ടക്റ്റർ മൂക്കു ചീറ്റി കണ്ണീർ മറയ്ക്കും. സ്ത്രീ രണ്ടാമത്തെ കുട്ടി മരിച്ചതിനെക്കുറിച്ചാവും സംസാരം. മൂന്നാമത്തെ സന്തതിയുടെ മരണത്തെക്കുറിച്ചു വർണ്ണന തുടങ്ങുമ്പോൾ ബസ്സിലെ ആളുകളുടെ താല്പര്യം തീരെക്കുറയും. നാലാമത്തെ കുട്ടിയുടെ മരണത്തിലേക്കു് അവർ കടക്കുമ്പോൾ— ചീങ്കണ്ണി ആ കുഞ്ഞിനെ കടിച്ചുകൊന്നതു് ആ അമ്മ വിവരിക്കുമ്പോൾ മറ്റു മൂന്നു കുഞ്ഞുങ്ങളെക്കാളും അതിനു യാതനയുണ്ടായിയെന്നു് യാത്രക്കാർക്കു് അറിയാമെങ്കിലും അവർ പൊട്ടിച്ചിരിക്കും. സാഹിത്യം സൃഷ്ടിക്കുന്നവർ ഈ സ്ത്രീയുടെ കഥ ഓർമ്മയിൽ വയ്ക്കണമെന്നു ദോറെ പറയുമായിരുന്നു. ഞാൻ തൽക്കാലം ദോറെയായി എന്റെ അഭിവന്ദ്യ സുഹൃത്തു് ശ്രീ. കെ. കെ. രമേഷിനോടു് അപേക്ഷിക്കുന്നു ദോറെയുടെ ഈ കഥയെഴുതി കോട്ടിന്റെ കീശയിൽ ഇട്ടുകൊണ്ടു് വേണം നടക്കാനെന്നു്. ഒരേ വിഷയം വീണ്ടും വീണ്ടും പ്രതിപാദിച്ചാൽ—എന്റെ സ്ഥിരം പ്രയോഗത്തിലാണെങ്കിൽ ചിരപരിചിതത്വം കഥയ്ക്കു വന്നാൽ—ആളുകൾ ചിരിക്കുകയേയുള്ളു. ഒരു മുതലാളിയുടെ ഡ്രൈവർ ധനികനായപ്പോൾ മുതലാളി തന്റെ രണ്ടാമത്തെ ഡ്രൈവറെക്കൊണ്ടു് അയാളെ കോല്ലിക്കുന്നു. കോടതി പ്രതിയെ വെറുതെ വിട്ടു. പക്ഷേ, അയാൾ ആത്മഹത്യ ചെയ്തു. ഇതാണു് രമേഷ് ദേശാഭിമാനി വാരികയിൽ എഴുതിയ ‘അഹസ്സു്’ എന്ന കഥയുടെ ചുരുക്കം രമേഷ് ഇതുപോലെയൊരു കഥ മുൻപെഴുതിയെന്ന അർത്ഥത്തിലല്ല ഞാൻ ആവർത്തനമെന്നു പറഞ്ഞതു്. എത്രയോ കാലമായി എത്രയോ എഴുത്തുകാർ ഇമ്മട്ടിലുള്ള കഥകൾ പറഞ്ഞുകഴിഞ്ഞു. നൂതനമായി ഒന്നും പറയാനില്ലെങ്കിൽ മൗനം വിദ്വാനു ഭൂഷണം. കൗതുകം ജനിപ്പിക്കുന്ന ഒരു വാർത്ത അല്ലെങ്കിൽ അറിവു് U. A. E.-ലെ പ്രസിഡന്റിന്റെ ജാമാതാവായ H. E. Shaik Hamad Bin Hamdan Al Nahyan ന്യൂ ഡൽഹിയിൽനിന്നും പ്രസിദ്ധപ്പെടുത്തുന്ന ‘Mirror Today’ എന്ന മാസികയുടെ Consulting Editor ശ്രീമതി. ആർ. അനിതയ്ക്കു് അനുവദിച്ച അഭിമുഖസംഭാഷണത്തിലൂടെയാണു വിസ്മയജനകമായ ഈ വാർത്ത നമ്മൾ അറിയുന്നതു്. ഷെയ്ക്ക് ലോകത്തെ ഏറ്റവും വലിയ Caravan നിർമ്മിച്ചിട്ടുണ്ടു്. പന്ത്രണ്ടു ചക്രങ്ങളിൽ മണിക്കൂറിൽ നൂറ്റിയിരുപതു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു ഈ ഭവനത്തിൽ എട്ടു കിടപ്പുമുറികളുണ്ടു്. 120 റ്റണ്ണാണു് അതിന്റെ ഭാരം. ഇരുപതു മീറ്റർ നീളം. പന്ത്രണ്ടു മീറ്റർ വീതി. പന്ത്രണ്ടു മീറ്റർ പൊക്കം. ഭീമാകാരമാർന്ന ഈ ഭവനത്തിന്റെ പേരു Howdan എന്നാണു് ആകൃതിസൗഭഗമുള്ള കാരുണ്യമുള്ള ഈ മുപ്പത്തിരണ്ടുകാരൻ ഷെയ്ക്കിന്റെ വിനോദവൃത്തി കാറുകൾ ശേഖരിക്കലാണു്. ഇതിനകം പലതരത്തിലുള്ള അറുന്നൂറു കാറുകൾ അദ്ദേഹത്തിന്റേതായി ഉണ്ടു്. ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ താല്പര്യമുള്ള ഷെയ്ക് Guinnes Book of World Records-ൽ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നു അനിത ചൂണ്ടിക്കാണിക്കുന്നു. പാലൂര് ഇതെഴുതുന്ന ആളിനു ശ്രീ. പാലൂരി ന്റെ കവിത ഇഷ്ടമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 33) അദ്ദേഹം എഴുതിയ ‘ആത്മഗീത’ എന്ന കാവ്യം എനിക്കു് അഭിമതമായില്ല. യാജ്ഞവൽക്യൻ സന്ന്യസിക്കാൻ പോകുന്നുവെന്നു് ഭാര്യമാരോടു പറഞ്ഞപ്പോൾ മൈത്രേയി പറഞ്ഞു തന്നെയും മറ്റുള്ളവരെയുംകൂടി കൊണ്ടുപോകണമെന്നു്. അതുകേട്ടു മഹർഷി മറുപടി നൽകി: “ഭർത്താവു ഭാര്യയെ സ്നേഹിപ്പതത്രയും ഭർത്താവിനുള്ള ഗുണത്തിനാ, ണല്ലാതെ പുത്രനുവേണ്ടിയ, ല്ലമ്മട്ടു പത്നിയും കൃത്യമായ് തന്റെ ഗുണത്തിനാണോർക്കണം. സ്വർഗത്തിനാരും ഗുണം വന്നു കാണുവാൻ സർഗലോകത്തെ കൊതിച്ചു കേട്ടില്ല ഞാൻ” മഹർഷി തുടർന്നും ഇമ്മട്ടിലുള്ള ആകർഷങ്ങളായ ആശയങ്ങൾ പലതും പ്രതിപാദിക്കുന്നുണ്ടു്. ഗദ്യത്തിലാണെങ്കിൽ പ്രശംസ നേടുന്ന ഈ ചിന്തകൾ കവിതയിൽ അതു നേടുന്നില്ല. കാരണം അവ കാവ്യാത്മക ചിന്തകളല്ല എന്നതുതന്നെ. പാലൂരിന്റെ ഊന്നൽ മുഴുവൻ ആശയങ്ങളുടെ ഉത്താളതയിലാണു്. വികാരത്തിന്റെ ബിംബങ്ങളായിട്ടല്ല. കവി ആലേഖനം ചെയ്യുന്ന സന്ദർഭത്തിന്റെ വികാരങ്ങൾ കാവ്യത്തിലൂടെ ലഭിക്കുമ്പോൾ മാത്രമേ അനുവാചകനു രസിക്കാൻ കഴിയൂ. ഈ പ്രാഥമിക കലാതത്ത്വം പാലൂരു് എപ്പോഴും വിസ്മരിക്കുന്നു. ഗോങ്കുർ സഹോദരന്മാർ ദോദയെസ്സംബന്ധിച്ച ഒരു കഥ മുകളിൽ എഴുതിയല്ലോ. അതു് ഗോങ്കുർ സഹോദരന്മാരുടെ (ഫ്രെഞ്ചെഴുത്തുകാർ) ജേണലിൽ ഉള്ളതാണെന്നാണു് എന്റെ ഓർമ്മ. ഇനിപ്പറയുന്നതും അതിലുള്ളതാവണം. റുമേനിയക്കാരിയായ ഒരു യുവതി ഗൊങ്കുറിന്റെ വാതിലിൽത്തട്ടി അദ്ദേഹത്തെ കാണണമെന്നു് പറഞ്ഞു. അദ്ദേഹം വീട്ടിലില്ലെന്നു ഗൃഹനായിക അറിയിച്ചപ്പോൾ ചെറുപ്പക്കാരി കണ്ണുകൾ നിറച്ചുകൊണ്ടു് തിരിച്ചുപോയി. കുറച്ചു കഴിഞ്ഞു മടങ്ങിവന്നു ഗൊങ്കുറിനോടു ബന്ധപ്പെട്ട എന്തെങ്കിലും തനിക്കു നല്കണമെന്നു് അവൾ അപേക്ഷിച്ചു. ഗൊങ്കുർ വീട്ടിലുണ്ടായിരുന്നു. എങ്കിലും ആദ്യം പറഞ്ഞ കള്ളം വെളിച്ചത്താകാതിരിക്കാൻ വേണ്ടി ഗൃഹനായിക പീടികക്കണക്കെഴുതുന്ന സ്വന്തം കൊച്ചു പെൻസിൽ എടുത്തു് അവൾക്കു കൊടുത്തു. സന്തോഷാതിശയത്തോടെ യുവതി അതു കൊണ്ടുപോയി. ഒരിക്കൽ ഡോക്ടർ കെ. ഭാസ്കരൻ നായർസ്സാർ എന്നോടു പറഞ്ഞു. പെണ്ണുങ്ങൾക്കു സാഹിത്യത്തിൽ കിറുക്കു വന്നാൽ അതു വലിയ കിറുക്കായിരിക്കുമെന്നു്. ഗൊങ്കുറിനെ കാണാനെത്തിയ യുവതിക്കു് കിറുക്കായിരുന്നിരിക്കും. ഗോങ്കുറെവിടെ? ഞാനെവിടെ? അതുകൊണ്ടു സമീകരിച്ചു പറയുകയാണെന്നു ധരിക്കരുതേ. അങ്ങു വടക്കു് ഒരു ഹോട്ടൽ മുറിയിൽ ഞാൻ ഒരു നോവൽ വായിച്ചു ഇരിക്കുകയായരുന്നു. തമിഴു് സിനിമായിൽ ദേവി ആകാശത്തുനിന്നിറങ്ങി വരുന്നതുപോലെ എന്നെ ഞെട്ടിച്ചുകൊണ്ടു ഒരു ചെറുപ്പക്കാരി മുറിയിലേക്കു കടന്നുവന്നു. ‘ഇരിക്കൂ’ എന്നു ഞാൻ. ഇരുന്നു. “സാറിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും തരൂ” എന്നു് അവൾ. വേഗം പോകട്ടെ ആ യുവതിയെന്നു കരുതി ഞാൻ ഒരു ഫോറിൻ പേന എടുത്തുകൊടുത്തു. അതു് അവളിട്ടിരുന്ന ഒരു തരം കോട്ടിന്റെ കീശയിൽ വച്ചിട്ടു് എന്റെ മുറിയിലാകെ കറങ്ങി നടന്നു. മേശപ്പുറത്തു വച്ചിരുന്ന റ്റൂത്ത് പെയ്സ്റ്റ് വരെ എടുത്തുനോക്കി. പ്രായത്തിനേറെ അന്തരമുണ്ടെങ്കിലും മറ്റുള്ളവർ തെറ്റിദ്ധരിക്കുമല്ലോ എന്നു കരുതി ‘എനിക്കൊരു മീറ്റിങ്ങിനു പോകാൻ സമയമായി’ എന്നു ഞാൻ പറഞ്ഞു. പിന്നെയും ഒന്നുകൂടെ കറങ്ങി നോക്കുന്നതിനിടയിൽ ഞാൻ എന്റെ പല വസ്തുക്കളുടെയും പുറത്തു ന്യൂസ് പേപ്പറുകൾ എടുത്തിട്ടു. അവളങ്ങു പോകുകയും ചെയ്തു. ഓർമ്മയ്ക്കായി എന്തെങ്കിലും വേണമെന്നു പറഞ്ഞപ്പോൾ ഞാൻ മരിക്കാറായോ എന്നൊരു ചിന്ത എന്നെ അലട്ടിയതു പോകട്ടെ. യുവതിയുടേതു് സാഹിത്യത്തെസ്സംബന്ധിച്ച കിറുക്കാണെന്നു എനിക്കു മനസ്സിലായി. Colophon Title: Sāhityavāraphalam (ml: സാഹിത്യവാരഫലം). Author(s): M Krishnan Nair. First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-11-01. Deafult language: ml, Malayalam. Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: October 7, 2022. Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms. Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
ചണ്ഡീഗഡ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 117 സീറ്റുകളിലേക്കായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 65 ഇടങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. 37 മണ്ഡലങ്ങളിൽ സഖ്യകക്ഷിയായ അമീരന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസവും 15 സീറ്റുകളിലായി സുഖ്‌ദേവ് സിംഗ് ദിൻസയുടെ ശിരോമണി അകാലി ദളും(സൻയുക്ത്) മത്സരിക്കും. മുൻ കേന്ദ്രമന്ത്രിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ വിജയ് സാംപ്ലയെ ഫഗ്വാരയിൽ നിന്ന് മത്സരിക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാന മുൻ ഐപിഎസ് ഓഫീസറുമായ ഇഖ്ബാൽ സിംഗ് ലാൽപുര റോപ്പറിൽ നിന്നാണ് മത്സരിക്കുക. ചാംകൗർ സാഹിബിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ ദശൻ സിംഗ് ശിവ്‌ജോത്തിനെയാണ് ബിജെപി പോരിനിറക്കിയിരിക്കുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ എംഎൽഎമാരായ ഫത്തേ ജംഗ് ഭജ്വ, ഹർജോത് കമൽ എന്നിവർക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. മൂന്ന് വനിതാ സ്ഥാനാർത്ഥികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് വീണ്ടും അധികാരത്തിലേറാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. Tags: punjab bjpPunjab Election 2022 ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post നീലകടലിൽ ദേശീയ പതാക ഉയർത്തി ലക്ഷദ്വീപിലെ യുവാക്കൾ ; വൈറലായി വീഡിയോ Next Post ബിജെപിക്കാരിയായ മരുമകൾ എതിർ സ്ഥാനാർത്ഥി;പത്രിക പിൻവലിച്ച് ഗോവ മുൻ മുഖ്യമന്ത്രി പ്രതാപ് സിൻഹ് റാണെ More News from this section ജ്യൂസിൽ സയനൈഡ് കലർത്തി ഭർത്താവിനെയും സുഹൃത്തിനെയും കൊന്ന് വ്യാജ മദ്യദുരന്തമാക്കി ചിത്രീകരിച്ചു; ഭാര്യയുടെയും കാമുകന്റെയും തന്ത്രം കേട്ട് അമ്പരന്ന് പോലീസ് ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമ; രാഹുൽ ഗാന്ധിയുടെ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ ചരിത്രം ക്ഷമിക്കില്ല എന്ന് അശോക് ​ഗെഹ്‍ലോട്ട് തലമുറകൾക്ക് പ്രചോദനമാണ് ഭഗവദ്ഗീത; മനുഷ്യർക്ക് നീതിയുടെ പാത കാണിച്ചു നൽകുന്ന വിശുദ്ധ ഗ്രന്ഥം: ​യോ​ഗി ആദിത്യനാഥ് നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ചുവരെഴുത്ത്; ഇരുട്ടിന്റെ മറവിൽ തീവ്രവാദത്തിന് പിന്തുണ നൽകിയവർക്കെതിരെ വ്യാപക അന്വേഷണം നടി ഹൻസികയ്‌ക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം ഇത് ഒരു അവസരമല്ലേ..; ‘ഇത്തവണയെങ്കിലും വ്യത്യസ്തമായി വോട്ട് ചെയ്തൂടെ’ എന്ന് ഗുജറാത്തിലെ വോട്ടർമാരോട് അരവിന്ദ് കേജ്‍രിവാൾ Load More Latest News 15 വയസിൽ താഴെ പ്രായമുള്ള 20 ഭാര്യമാർ, കൗമാരക്കായ മക്കളെ മതപണ്ഡിതർക്ക് മുന്നിൽ കാഴ്ചവെച്ചു വിവാഹം ചെയ്ത് പീഡനം; സ്വയം പ്രഖ്യാപിത പ്രവാചകനെതിരെ പരാതി പട്ടാപ്പകൽ വീട്ടമ്മയെ മതഭീകരർ മാർക്കറ്റിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു; പ്രതിഷേധവുമായി നാട്ടുകാർ സുഹൃത്തായ 14 കാരിയോട് പ്രണയാഭ്യാർത്ഥന നടത്തി, നിരസിച്ചതോടെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു:18 കാരൻ പിടിയിൽ സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ ‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം ജോലി മില്ലിൽ, എസ്‌ഐയാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാക്കി വേഷത്തിൽ വാഹനപരിശോധന നടത്തി പണം കെെക്കലാക്കുന്നയാൾ അറസ്റ്റിൽ
സ്വര്‍ണക്കടത്തിലെ പണം ഒഴുകിയ ചിത്രങ്ങളില്‍ കമലിന്റെ ആമിയും ആഷിഖ് അബുവിന്റെ മായാനദിയും വൈറസും; എന്‍ഐഎ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക് ‘രഞ്ജി പണിക്കരുടെ തിരക്കഥ, നായകൻ സുരേഷ് ഗോപി’ അല്ലെങ്കിൽ തന്റെ ജീവിതം സിനിമയാക്കേണ്ടെന്ന് കുരുവിനാക്കുന്നേൽ കുറുവച്ചൻ സുരേഷ്‌ഗോപിയെ മറികടന്ന് ഷാജി കൈലാസിന്‍റെ നീക്കം, കടുവ ഉടന്‍ തുടങ്ങും അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ് കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്; ഷംന കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ : താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലും നിലപാടിലുറച്ച് നിരജ് മാധവ്
461 G.O.(Rt) 2207/2022/LSGD 06/09/2022 Engineering Wing - OA No.2101/2021Order dated 12.11.2021 of the Honorable Kerala Administrative Tribunal-Complied with -Orders issued 462 G.O.(Rt) 2211/2022/LSGD 06/09/2022 Engineering Wing - Establishment 463 സ.ഉ(ആര്‍.ടി) 2210/2022/LSGD 06/09/2022 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ-ജീവനക്കാര്യം 464 G.O.(Rt) 2212/2022/LSGD 06/09/2022 Planning wing Establishment 465 സ.ഉ(ആര്‍.ടി) 2208/2022/LSGD 06/09/2022 തൃശ്ശൂർ-ജലോത്സവം-തനത് ഫണ്ടിൽ നിന്നും തുക അനുവദിച്ചത് സംബന്ധിച്ച് 466 സ.ഉ(ആര്‍.ടി) 2209/2022/LSGD 06/09/2022 വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്-ഓണം ഫെസ്റ്റ് 2022-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് 467 സ.ഉ(ആര്‍.ടി) 2198/2022/LSGD 05/09/2022 പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം 468 സ.ഉ(ആര്‍.ടി) 2194/2022/LSGD 05/09/2022 പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം 469 സ.ഉ(ആര്‍.ടി) 2204/2022/LSGD 05/09/2022 പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം 470 സ.ഉ(ആര്‍.ടി) 2202/2022/LSGD 05/09/2022 28/09/2022-കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം-ഇന്ത്യ ദക്ഷിണാഫ്രിക്ക-ട്വന്റി ട്വന്റി മത്സരം-വിനോദനികുതി 5 ശതമാനം ആയി നിജപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് 471 സ.ഉ(ആര്‍.ടി) 2196/2022/LSGD 05/09/2022 വിശാല കൊച്ചി വികസന അതോറിറ്റി-ജീവനക്കാര്യം 472 സ.ഉ(ആര്‍.ടി) 2205/2022/LSGD 05/09/2022 എറണാകുളം-വരാപ്പുഴ ഗ്രാമപഞ്ചായത്ത്-സ്കൂൾ കെട്ടിടം നിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് 473 സ.ഉ(ആര്‍.ടി) 2203/2022/LSGD 05/09/2022 കോട്ടയം-ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്-2016-17 ഓഡിറ്റ് റിപ്പോർട്ട്-സംബന്ധിച്ച് 474 സ.ഉ(ആര്‍.ടി) 2201/2022/LSGD 05/09/2022 2022-21 സാമ്പത്തിക വർഷം -പദ്ധതിക്ക് ഭരണാനുമതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് 475 സ.ഉ(ആര്‍.ടി) 2206/2022/LSGD 05/09/2022 തലസ്ഥാന നഗര വികസന പദ്ധതി - തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് 476 G.O.(Rt) 2199/2022/LSGD 05/09/2022 Engineering Wing, Establishment 477 സ.ഉ(ആര്‍.ടി) 2192/2022/LSGD 04/09/2022 പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം 478 സ.ഉ(ആര്‍.ടി) 2191/2022/LSGD 04/09/2022 കൊല്ലം നഗരസഭ-OA 1255/22021 ൻ മേലുള്ള 07-02-2022 തീയതിയിലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് 479 സ.ഉ(ആര്‍.ടി) 2189/2022/LSGD 03/09/2022 നഗരകാര്യം-ജീവനക്കാര്യം 480 G.O.(Rt) 2180/2022/LSGD 03/09/2022 NABARD-RIDF-Various Projects implemented by Grama Panchayats- Reimbursement-Sanction accorded-orders issued
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ രണ്ട് കാന്‍സര്‍ സെന്ററുകളിലും ഇവ യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളില്‍ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതില്‍ 2.60 ലക്ഷം ആളുകളെയാണ് ഈ പോര്‍ട്ടല്‍ വഴി കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണില്‍ വരുന്ന കാന്‍സര്‍ ചികിത്സയാണ് എംസിസിയില്‍ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടാനിടയുള്ള ഈ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും കാഴ്ച്ചയും ജീവനും നിലനിര്‍ത്താന്‍ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയത്. ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്കായി വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ തീര്‍ത്തും സൗജന്യമായി സമഗ്രമായ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ എംസിസിയില്‍ ഒരുക്കിയിട്ടുണ്ട്. ലേസര്‍ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നല്‍കുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളില്‍ കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇന്‍ട്രാ ആര്‍ട്ടീരിയല്‍ കീമോതെറാപ്പി, ഇന്‍ട്രാവിട്രിയല്‍ കീമോതറാപ്പി, സബ്ടീനോണ്‍ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികള്‍. എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്‌ന നാഡിയിലെയും കാന്‍സറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയില്‍ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങള്‍ എംസിസിയില്‍ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാള്‍ ആശുപത്രിയെയും മെഡിക്കല്‍ കോളേജുകളെയും ആശ്രയിച്ചിരുന്ന രോഗികള്‍ക്ക് ഇതേറെ ആശ്വാസം നല്‍കുന്നതാണ്. കുട്ടികള്‍ക്കായുള്ള മജ്ജ മാറ്റിവക്കല്‍ ചികിത്സ, ലിംബ് സാല്‍വേജ് ശസ്ത്രക്രിയ, ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷന്‍) എന്നീ സൗകര്യങ്ങളും എംസിസിയില്‍ ലഭ്യമാണ്. ആര്‍സിസിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകളുടെ ചികിത്സയ്ക്കാണ് ലുട്ടീഷ്യം ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റര്‍ ഈ മാസം അവസാനം ആര്‍സിസിയില്‍ കമ്മീഷന്‍ ചെയ്യും
പ്രവാചകന്‍ മുഹമ്മദ് നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി: ”തീര്‍ച്ചയായും അല്ലാഹു മാലോകരെ മുഴുവന്‍ നോക്കുകയും അറബികളെയും അനറബികളെയും കുറിച്ച് ഒരുപോലെ അതൃപ്തനാവുകയും ചെയ്തു, അഹ്‌ലുകിതാബില്‍ നിന്നുള്ള കുറച്ചു പേരെക്കുറിച്ചൊഴികെ. എന്നിട്ട് അല്ലാഹു പറഞ്ഞു: ”ഞാന്‍ താങ്കളെ (മുഹമ്മദ് നബി) അയച്ചിട്ടുള്ളത് താങ്കളെ പരീക്ഷിക്കാനും താങ്കളിലൂടെ മറ്റുള്ളവരെ പരീക്ഷിക്കാനായുമാണ്. ഒരു കുത്തൊഴുക്കിനും മാറ്റിക്കളയാനാവാത്ത ഒരു ഗ്രന്ഥവും നാം ഇറക്കിയിരിക്കുന്നു” (മുസ്‌ലിം 4:2197). മനുഷ്യജീവിതം ഏറ്റവും ദുസ്സഹമായ കാലഘട്ടം ഏതെന്ന ചോദ്യത്തിന് പല ചരിത്രകാരന്‍മാരും നല്‍കുന്ന ഉത്തരം ആറാം നൂറ്റാണ്ട് എന്നാണ്. യൂറോപ്പിലെ ആകെ ജനസംഖ്യയുടെ പകുതിയെയും കൊന്നൊടുക്കിയ പ്ലേഗിന്റെ കാലഘട്ടം (1346-1353) അത്രതന്നെ ഭീകരമായിരുന്നില്ല. 1520ല്‍ അമേരിക്കയിലെ തദ്ദേശീയരായ മനുഷ്യരില്‍ 60-90 ശതമാനം മനുഷ്യരെയും സ്‌മോള്‍ പോക്‌സ് ഇല്ലാതാക്കിയതും ആറാം നൂറ്റാണ്ടിനോളം ദുസ്സഹമായ ഒരവസ്ഥയായിരുന്നില്ല. അതുപോലെ 1918ല്‍ 50 മില്യണ്‍ മനുഷ്യനെ മരണത്തിലേക്കു നയിച്ച സ്പാനിഷ് ഫ്‌ളൂ ഉണ്ടാക്കിയ ആഘാതവും താരതമ്യേന ചെറുതായിരുന്നു. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ മൈക്കല്‍ മക്‌കോര്‍മിക് പറയുന്നതനുസരിച്ച് 536 എന്ന വര്‍ഷം മാനവ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒരു വര്‍ഷമായിരുന്നു. പുസ്തകങ്ങളും റിസര്‍ച്ചുകളുമെല്ലാം ഈ കാലയളവിലെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്‌നങ്ങളെയാണ് വിശകലനം ചെയ്യുന്നത്. എന്നാല്‍ മനുഷ്യരില്‍ ധാര്‍മികമായി ഇക്കാലഘട്ടത്തിലുണ്ടായ അധഃപതനം ശ്രദ്ധേയമായിരുന്നു. നാനാദിക്കുകളെയും ഇരുട്ട് മൂടിയിരുന്നു. റോമിലെ കൊളോസിയത്തില്‍ ക്രുദ്ധനായ സിംഹത്തിനു മുന്നില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന മനുഷ്യനെ നോക്കി കുറേയേറെ മനുഷ്യര്‍ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു. പേര്‍ഷ്യയിലെ രാജകുടുംബത്തില്‍ പോലും ഇന്‍സെസ്റ്റ് വ്യാപകമായിരുന്നു. സാസാനിയന്‍ കാലഘട്ടത്തിന്റെ അവസാനത്തില്‍ സൊരാസ്ട്രിയന്‍ നിയമമനുസരിച്ച് കുടുംബത്തിനുള്ളില്‍ തന്നെയുള്ള വിവാഹം സാധാരണമായിരുന്നു. ഏകരൂപകമായ ആരാധനാരീതികള്‍ നടപ്പാക്കുന്നതിനു സാസാനിയന്‍സ് കണ്ട പോംവഴി വൈവിധ്യമാര്‍ന്ന ആചാരരീതികള്‍ പിന്തുടരുന്നവരെയെല്ലാം കൊന്നൊടുക്കുക എന്നതായിരുന്നു. ഇന്ത്യയിലാവട്ടെ അക്കാലത്ത് ജാതിയുടെ ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യര്‍ അവരുടെ അവകാശങ്ങളിലും സാമൂഹിക നിലവാരത്തിലും പുഴുക്കള്‍ക്കും ക്ഷുദ്രജീവികള്‍ക്കും സമാനരായിരുന്നു. അറേബ്യയിലാവട്ടെ തന്റെ കുഞ്ഞുമകളെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരുപാട് പിതാക്കന്‍മാരെ നിങ്ങള്‍ക്ക് കാണാം. ക്രൈസ്തവതയിലാവട്ടെ വിവിധ വിഭാഗങ്ങള്‍ ആരാണ് യേശുക്രിസ്തു എന്ന വിഷയത്തില്‍ കലഹത്തിലായിരുന്നു. ചിലര്‍ക്ക് അദ്ദേഹം ദൈവാവതാരമായിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് അദ്ദേഹം വ്യാജ പ്രവാചകനായിരുന്നു. കുറേക്കൂടി കിഴക്കോട്ട് പോയാല്‍ നിങ്ങള്‍ക്ക് സ്രഷ്ടാവിനെ വിട്ട് മറ്റു പലതിനെയും ആരാധിക്കുന്നവരെ കാണാം- അഗ്നിയെ, വെള്ളത്തെ, ആയുധങ്ങളെ, എന്തിന് ലൈംഗികാവയവങ്ങളെപ്പോലും ആരാധിക്കുന്ന മനുഷ്യര്‍. ഒരുപാട് സമൂഹങ്ങള്‍ പെണ്ണിനെ ആത്മാവില്ലാത്തവളായി കണക്കാക്കി, അല്ലെങ്കില്‍ ആണിന്റെ അടിമയായി സൃഷ്ടിക്കപ്പെട്ടവളായി, ചൂതാട്ടത്തിലെ പണയവസ്തുവായും ഭര്‍ത്താവിന്റെ ചിതയില്‍ എരിയേണ്ടവളായുമൊക്കെ അവളെ ഗണിച്ചു. ഒരുപാട് കുട്ടികള്‍ ജനനത്തില്‍ തന്നെ മരണപ്പെട്ടു. ഇതില്‍ ഭാഗ്യവാന്‍മാരില്‍ തന്നെ പ്രായപൂര്‍ത്തി വരെ ജീവിക്കുന്നവര്‍ വിരളമായിരുന്നു. അടിമത്തത്തിലേക്ക് ജനിച്ചുവീണ മനുഷ്യര്‍ക്ക് അതില്‍ നിന്ന് കരകയറാന്‍ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. കണക്കുകള്‍ പ്രകാരം അക്കാലഘട്ടത്തില്‍ ലോക ജനസംഖ്യയുടെ 75 ശതമാനം അടിമകളായിരുന്നു. ഇത്രമേല്‍ പ്രയാസങ്ങളിലൂടെ മനുഷ്യരാശി കടന്നുപോവുമ്പോള്‍ എങ്ങനെയാണ് ജഗന്നിയന്താവിന് പ്രതീക്ഷയുടെ കാരണമായി ഒരു പ്രവാചകനെ അയക്കാതിരിക്കാനാവുക. തന്റെ സൃഷ്ടികളോട് അതിയായ ഇഷ്ടമുള്ള ആ സ്രഷ്ടാവ് തന്റെ സൃഷ്ടികളെ ഉപേക്ഷിച്ചില്ല. അവരിലേക്ക് ഒരിക്കല്‍ കൂടി മാര്‍ഗദര്‍ശനത്തിന്റെ വേദഗ്രന്ഥം അവതരിപ്പിച്ചു. ”…നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് മരിക്കാനും ജീവിക്കുന്നവര്‍ വ്യക്തമായ തെളിവു കണ്ടുകൊണ്ട് ജീവിക്കാനും വേണ്ടി” (8:42). അങ്ങനെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ മാനവരാശി സ്‌നേഹനിധിയായ സ്രഷ്ടാവിലുള്ള പ്രതീക്ഷ പുതുക്കുകയാണ്.
ക്രിസ്ത്യാനികളുടെ സ്ഥിരീകരണം എന്നത് റോമൻ കത്തോലിക്ക, ആംഗ്ലിക്കൻ, ഓർത്തഡോക്സ് സഭകൾ അനുഷ്ഠിക്കുന്ന ഒരു കൂദാശയാണ്, അവിടെ ശിശുസ്നാനവും നടത്തപ്പെടുന്നു. സ്നാനമേറ്റ ഒരു വ്യക്തിയെ സ്നാനസമയത്ത് തന്റെ പേരിൽ നൽകിയ വാഗ്ദാനങ്ങൾ സ്ഥിരീകരിക്കാൻ ഈ ആചാരം അനുവദിക്കുന്നു. അങ്ങനെ, സ്ഥിരീകരണം സഭയുമായുള്ള അംഗത്തിന്റെ ബന്ധം കൂടുതൽ പരിപൂർണ്ണമാക്കുന്നു. ക്രിസ്ത്യൻ സ്ഥിരീകരണത്തിന്റെ സമ്പ്രദായം ബൈബിളിലല്ല, കാരണം ഒരാൾ ദൈവത്തോടൊപ്പമാണെന്ന് മറ്റൊരാൾക്ക് “സ്ഥിരീകരിക്കാൻ” കഴിയില്ല. ഹൃദയം വായിക്കാൻ കഴിയുന്നവൻ ആയതിനാൽ ദൈവത്തിന് മാത്രമേ അത് ചെയ്യാൻ അവകാശമുള്ളൂ (ജറെമിയ 17:10; 1 സാമുവൽ 16:7; സങ്കീർത്തനം 44:21). പശ്ചാത്തപിക്കുന്ന വ്യക്തിയോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ഉറപ്പിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു: “നാം ദൈവത്തിന്റെ മക്കളാണെന്ന് ആത്മാവ് തന്നെ നമ്മുടെ ആത്മാവിനോടൊപ്പം സാക്ഷ്യപ്പെടുത്തുന്നു” (റോമർ 8:16). കൂടാതെ, ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പ്രകടമാകുന്ന ആത്മാവിന്റെ ഫലങ്ങളാൽ (ഗലാത്യർ 5:22,23) രക്ഷ സ്ഥിരീകരിക്കപ്പെടുന്നു. അതിനാൽ, ബൈബിളിലെ “ക്രിസ്ത്യൻ സ്ഥിരീകരണം” മനുഷ്യരുടെ പ്രവൃത്തിയല്ല, മറിച്ച് അത് ക്രിസ്തുവിന്റെ വീണ്ടെടുപ്പിലൂടെയുള്ള ദൈവത്തിന്റെ തന്നെ പ്രവൃത്തിയാണ് (1 കൊരിന്ത്യർ 1:7-8), പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ (എഫേസ്യർ 1:13-14). ) കൂടാതെ വിശുദ്ധരെ അവസാനം വരെ വീഴാതെ സൂക്ഷിക്കാനുള്ള പിതാവിന്റെ ശക്തിയും (യൂദാ 24, 25). സ്നാനത്തെ സംബന്ധിച്ചിടത്തോളം, ബൈബിൾ പഠിപ്പിക്കുന്നു താഴെ പറയുന്ന കാരണങ്ങൾ അല്ലാഞ്ഞാൽ ആരും സ്നാനം ഏൽക്കരുത് എന്ന്: ദൈവത്തിന്റെ സത്യം മനസ്സിലാക്കുന്നു: ” ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും … ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” (മത്തായി 28:19, 20) സത്യത്തെ വിശ്വസിക്കുന്നു: “വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.(മർക്കോസ് 16:16). പശ്ചാത്തപിച്ചു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” (പ്രവൃത്തികൾ 2:38). പരിവർത്തനം അനുഭവിച്ചിട്ടുണ്ട്: “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ….” (Romans 6:4-6) അതിനാൽ, ശിശുക്കൾ സ്നാനത്തിന് യോഗ്യരല്ല, പകരം യേശു ഒരു കുഞ്ഞായിരിക്കുമ്പോൾ ജോസഫും മറിയവും സമർപ്പിച്ചതുപോലെ കർത്താവിന് സമർപ്പിക്കാം (ലൂക്കാ 2:21-24).
നിങ്ങൾക്ക് ഒരു റൂട്ട് കനാൽ ചികിത്സ (RCT) തടയാൻ കഴിയുമോ? അതെ. കൃത്യസമയത്ത് ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുന്നതിലൂടെ നിങ്ങൾക്ക് റൂട്ട് കനാൽ ചികിത്സ തടയാം. റൂട്ട് കനാൽ ചികിത്സയ്ക്ക് (RCT) ശേഷം ഒരു തൊപ്പി ആവശ്യമാണോ? അതെ. തീർച്ചയായും. തൊപ്പി ച്യൂയിംഗ് ശക്തികളിൽ നിന്ന് അകത്തെ പല്ലിനെ സംരക്ഷിക്കുന്നു. നിങ്ങൾ എങ്കിൽ... പതിവുചോദ്യങ്ങൾ : മോണ സംരക്ഷണവും ആരോഗ്യവും കഠിനമായി ബ്രഷ് ചെയ്യുന്നത് മോണയിൽ രക്തസ്രാവം ഉണ്ടാക്കുമോ? അതെ. കഠിനമായി ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ മോണ കീറാനും രക്തസ്രാവത്തിനും കാരണമാകും. ടൂത്ത് ബ്രഷിന്റെ കുറ്റിരോമങ്ങൾ അതിലോലമായ മോണകളിൽ വളരെ കഠിനമാണ്. 70% ആളുകൾക്കും മോണയിൽ നിന്ന് രക്തസ്രാവം അനുഭവപ്പെടുന്നത് അനുചിതമായ ബ്രഷിംഗ് വിദ്യകൾ മൂലവും ഒരു... പതിവുചോദ്യങ്ങൾ: ഗർഭം നിങ്ങളുടെ ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ദന്തപരിശോധന നടത്തുന്നത് എന്തുകൊണ്ട്? നിങ്ങളുടെ വായുടെ ആരോഗ്യം അവഗണിക്കുമ്പോൾ മാത്രമേ ദന്തസംബന്ധമായ അത്യാഹിതങ്ങൾ ഉണ്ടാകൂ. മുമ്പുണ്ടായിരുന്ന ദന്തരോഗങ്ങൾ ഗർഭാവസ്ഥയിൽ കൂടുതൽ വഷളാകാം, ഈ സമയത്ത് കാര്യമായൊന്നും ചെയ്യാൻ കഴിയില്ല. പെട്ടെന്നുള്ള ഏത് തരത്തിലുള്ള പല്ലുവേദനയും രണ്ടും... പതിവ് ചോദ്യങ്ങൾ: പല്ല് വെളുപ്പിക്കൽ പല്ല് വെളുപ്പിക്കൽ പ്രഭാവം എത്രത്തോളം നീണ്ടുനിൽക്കും? പാടുകൾക്കുള്ള താത്കാലിക പരിഹാരമാണ് വെളുപ്പിക്കൽ. പുകവലിയും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കിയാൽ ഇത് 6 മുതൽ 12 മാസം വരെ നീണ്ടുനിൽക്കും. പല്ലിന് ശേഷം എന്ത് മുൻകരുതലുകൾ എടുക്കണം... പതിവുചോദ്യങ്ങൾ: ബ്രേസുകൾ ബ്രേസ് ലഭിക്കാൻ അനുയോജ്യമായ പ്രായം ഏതാണ്? ബ്രേസ് തുടങ്ങാൻ അനുയോജ്യമായ പ്രായം 10-14 ആണ്. എല്ലുകളും താടിയെല്ലുകളും വളർച്ചയുടെ ഘട്ടത്തിലായിരിക്കുമ്പോൾ, ആവശ്യമുള്ള സൗന്ദര്യാത്മകതയിലേക്ക് എളുപ്പത്തിൽ വാർത്തെടുക്കാൻ കഴിയും. അദൃശ്യമായ ബ്രേസുകൾ എന്തൊക്കെയാണ്? അടുത്തിടെ അദൃശ്യമായ ബ്രേസുകൾ ലഭ്യമാണ്, അതിൽ ഒരു പരമ്പര... വീഡിയോകൾ കാണുക വിവരഗ്രാഫിക്സ് ഡെന്റൽഡോസ്റ്റ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആധുനിക ഓറൽ ഹെൽത്ത് കമ്പനിയാണ്, ഇത് സ്വയം നിയന്ത്രിക്കുന്ന ഓറൽ ഹെൽത്തിന്റെ വിപ്ലവത്തിന് തുടക്കമിട്ടു.
മൊട്ടംകുന്നിൽ ജീപ്പിറങ്ങുമ്പോൾ രമേശന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ചുറ്റും കൂടി നിൽക്കുന്ന പരിചിത മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച്, പല പുതിയ മുഖങ്ങളെയും മനസ്സിലാകാതെ രമേശൻ വീട്ടിലേക്ക് നടന്നു. 15 വർഷം കൊണ്ട് തന്റെ നാട് ഒരുപാട് മാറിയിരിക്കുന്നു. മഴ തോർന്ന് ചെളി നിറഞ്ഞ ചെമ്മൺപാതയുടെ സ്ഥാനത്ത് ഈറനണിഞ്ഞ കറുത്ത വീതിയുള്ള റോഡ് രമേശന് വിസ്മയമായി. ഇരു ഭാഗങ്ങളിലും ഇരുനില കെട്ടിടങ്ങൾ മൊട്ടംകുന്നിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. ഏതോ കാസറ്റ് കടയിൽ നിന്നും ഉയരുന്ന സംഗീതം അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ഒരു ഹോട്ടലിന് മുമ്പിൽ ടെലിവിഷനിലേക്ക് നോക്കിയിരിക്കുന്ന ആൾകൂട്ടം പഴയ ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നും ഈ നാടിന് മോചനം കിട്ടിയെന്നതിന് തെളിവായി. പലരും തന്നെ സംശയത്തോടെ നോക്കുന്നത് രമേശന് മനസ്സിലായെങ്കിലും തിരിഞ്ഞ് നോക്കാതെ അയാൾ വർഷങ്ങളുടെ പിറകിൽ പടിയിറങ്ങി പോയ വീട് ലക്ഷ്യമാക്കി നടന്നു. തന്റെ അമ്മയുടേയും, അച്ഛന്റേയും അടക്കിപ്പിടിച്ച തേങ്ങൽ വർഷങ്ങൾക്കിപ്പുറവും കാതുകളിൽ അലക്കുന്നു. അന്ന് പക്ഷേ ആ രോദനം കേട്ടില്ലന്ന് നടിച്ചു. ഒരിക്കലും തിരിഞ്ഞ് നോക്കാതെ അകന്ന് പോകുമ്പോൾ പിന്നിൽ ഉയർന്ന കരച്ചിൽ കേട്ടില്ലെന്ന് നടിക്കാനേ കഴിയുമായിരുന്നുള്ളു‍. ഒരു നാട് മുഴുവനും തന്റെ രക്തത്തിനായി മുറവിളികൂട്ടിയപ്പോൾ നഷ്ടപ്പെട്ടത് ഒരു കുടുംബമായിരുന്നു. അച്ഛനായിരുന്നു, അമ്മയായിരുന്നു, തന്റെ ഒരു ജന്മമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇവിടെ ഒരിക്കൽ കൂടി വരാൻ തന്നെ പ്രേരിപ്പിച്ചത് അച്ഛന്റേയും അമ്മയുടേയും ദീനമായ മുഖം ഇടക്കെപ്പോഴോ ഓർമ്മകളെ ശല്യംചെയ്തപ്പോഴാണ്. എതിരെ വീശിയടിച്ച ഇളം കാറ്റിൽ റോഡരികിലെ മരച്ചില്ലകളിൽ ഒളിച്ചിരുന്ന മഴത്തുള്ളികൾ ശരീരത്തിലേക്ക് പെയ്തു. ആ തുള്ളികൾ നൽകിയ കുളിരിന് പക്ഷേ മനസ്സിൽ എരിയുന്ന തീ അണക്കാൻ പ്രാപ്തമായിരുന്നില്ല. അകലെ നിന്നേ കണ്ടു, കുത്തിയൊലിക്കാൻ ആർത്തലച്ച് പെയ്യുന്ന ഒരു മഴയെ പ്രതീക്ഷിച്ച് വാർധക്യം പിടിച്ച തന്റെ വീട്. താൻ പിച്ചവെച്ച് വളർന്ന കുടിൽ, തന്റെ ഓർമ്മകളിലെ കൊട്ടാരം. തന്റെ കാലുകൾക്ക് വേഗത തീരെ പൊരന്ന് രമേശന് തോന്നി. പുല്ലുകൾ മുളച്ച് പൊന്തിയ മുറ്റത്ത് ഒരു അന്യനെ പോലെ രമേശൻ നോക്കി നിന്നു. വേലികെട്ടി തിരിച്ച തൊടിക്കപ്പുറത്തെ വീട്ടിൽ നിന്ന് ആരൊക്കെയോ നോക്കുന്നു. ആരെയും മനസ്സിലാകുന്നില്ല. പുതിയ ആളുകളായിരിക്കും. അല്ല, താനാണല്ലോ തന്റെ നാട്ടിൽ പുതിയതായി വന്നിരിക്കുന്നത്. ഇറയത്ത് വെച്ച വലിയ പാളയിലേക്ക് പൊട്ടിയ ഓടിൽ നിന്നും വെള്ളത്തുള്ളികൾ വീണ് ശബ്ദമുണ്ടാക്കി. ഇറയത്തേക്ക് കേറിനിന്ന് ഒന്ന് മുരടനക്കി. 'ആരൂല്ല്യേ?' ശബ്ദത്തിന് ശക്തി തീരെ പോരായിരുന്നു. കുറച്ച് നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല. പൊളിഞ്ഞ് വീഴാറായ വാതിൽ പൊളികളിൽ മെല്ലെ മുട്ടി. 'ആരാ…?' അകത്ത് നിന്നും അവശയായ ഒരു സ്ത്രീ ശബ്ദം. വാതിൽ പാളികൾ മെല്ലെ തുറന്ന് ഒരു വൃദ്ധസ്ത്രീ പുറത്തേക്ക് വന്നു. മെലിഞ്ഞ് കണ്ണുകൾ കുഴിയിലേക്ക് വീണ ആ വൃദ്ധസ്ത്രീയുടെ മുഖത്തേക്ക് നോക്കിയ രമേശന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. തന്റെ അമ്മ. വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചിട്ട് പോയ തന്റെ അമ്മ. 'ആരാ..? വല്ലതും ഉണ്ടെങ്കിൽ.. അവടെ ആ.. പാത്രത്തിൽ വെച്ചാമതി.' ഇറയത്ത് വെച്ച വലിയ അലൂമിനിയ പാത്രത്തിലേക്ക് രമേശന്റെ കണ്ണുകളുടക്കി. അതിൽ ഒന്ന് രണ്ട് കീസുകൾ. 'അ..മ്മേ....' രമേശന്റെ വിളി തൊണ്ടയിൽ കുരുങ്ങി പാതി പുറത്ത് ചാടി. വാതിൽ അടക്കാൻ തിരിഞ്ഞ വൃദ്ധ സ്ത്രീ ഒന്ന് നിന്നു. അല്പ നേരം എന്തോ ആലോചിച്ച് തിരിഞ്ഞ് രമേശനെ നോക്കി. ഇടത്തെ കൈ നെറ്റിയിൽ പിടിച്ച് തലകുനിച്ച് തന്നെ സൂക്ഷിച്ച് നോക്കുന്ന അമ്മയുടെ കണ്ണുകളിൽ തിളക്കം. പത്ത് മാസം ചുമന്ന് നൊന്ത് പെറ്റ മകനെ ഒരമ്മക്ക് തിരിച്ചറിയാൻ കാലം മാറ്റിയ രൂപങ്ങൾ പ്രശ്നമല്ല. 'അമ്മേ.. ഇത് ഞാനാ.. രമേശൻ' ഒരു വേള എന്ത് പറയണമെന്നറിയാതെ തരിച്ച് നിൽക്കുന്ന അമ്മയുടെ കാലിലേക്ക് രമേശൻ വീണു. അമ്മയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണു നീർ രമേശന്റെ തലയിലേക്ക് വീണു. ചുക്കിച്ചുളിഞ്ഞ് ഞരമ്പുകൾ ഉയർന്ന് നിൽക്കുന്ന കൈകൾ രമേശന്റെ തലയിലൂടെ തഴുകി നടന്നു. അവർ ഒന്നും പറഞ്ഞില്ല. ആ കണ്ണുകളിൽ തികഞ്ഞ നിർവ്വികാരതയാണെന്ന് രമേശന് തോന്നി. അകത്തേക്ക് കടന്ന് രമേശൻ ചുറ്റും നോക്കി. അവിടവിടെയായി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് ഉറ്റി വീഴുന്ന മഴത്തുള്ളികൾ. ഒരു മൂലയിൽ വിരിച്ചിട്ട പുല്പായിൽ കുറേ തുണിക്കെട്ടുകൾ. മുഷിഞ്ഞ ഒരു തലയിണ. മുറിയിൽ അങ്ങിങ്ങായി പരന്ന്കിടക്കുന്ന വെള്ളം ആ പായയുടെ ഒരു മൂലയിലേക്കും കേറിയിരിക്കുന്നു. ഈ രണ്ട് മുറിക്കുടിലിനുള്ളിൽ നിന്നും എവിടെ നിന്നെങ്കിലും ഒരു ചുമ ഈ നിശ്ശബ്ധതയെ കീറിമുറിച്ച് തന്റെ കാതുകളിൽ പതിക്കുമെന്ന് രമേശൻ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. വാതിലടച്ച് പിറകെ വന്ന അമ്മയുടെ മുഖത്തേക്ക് രമേശൻ നോക്കി. തന്റെ മനസ്സ് വായിച്ചെന്ന പോലെ ജനലിലൂടെ പുറത്തേക്ക് കൈചൂണ്ടി. അവിടെ പുല്ലുകൾ കുന്നുകൂടിയ ഒരു മൺകൂനക്കരികിൽ തിരിയണഞ്ഞ് പോയ ഒരു വിളക്ക്. 'നീ തിരിച്ച് വരുമെന്ന്.. അച്ഛൻ… ഒരുപാട്.. മോഹിച്ചിരുന്നു.. അവസാനം…. കണ്ണടയുമ്പോഴും ഇറയത്തേക്ക്……. വെറുതെ തലതിരിച്ച് നോക്കുന്നത് …ഞാൻ കണ്ടിരുന്നു…' ഒരു തേങ്ങൽ പേലെ അമ്മയിൽ നിന്നും വാക്കുകൾ മുറിഞ്ഞ് വീണു. രമേശൻ പുറത്തിറങ്ങി ആ മൺകൂനക്കരികിലേക്ക് നടന്നു. ഒരു തീനാളം തന്നെ വിഴുങ്ങുന്ന പോലെ. സ്വന്തം മകനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന് മരണപ്പെട്ട ഒരച്ഛന്റെ മുന്നിൽ മുഖം പൂഴ്ത്തി കരയാനല്ലാതെ രമേശന് ഒന്നും കഴിയുമായിരുന്നില്ല. 'വാ…നീ വല്ലതും കഴിച്ചിട്ടുണ്ടോ…' അമ്മയുടെ തലോടൽ രമേശനെ ഉണർത്തി. നിർവ്വികാരതയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ രമേശന്റെ ഉള്ളൊന്ന് പിടഞ്ഞു. 'അമ്മേ.. എന്ത് പ്രായക്ഷിത്വമാ ഞാൻ ചെയ്യേണ്ടത്? എന്ത് ചെയ്താലാ ഇതിനൊക്കെ പരിഹാരമാകുക…?' ചോദിക്കുമ്പോൾ രമേശന്റെ കണ്ണുകളിലെ നീർമണികൾ ആ മൺകൂനയിൽ വീണ് ചിതറി. അമ്മ വിളമ്പിത്തന്ന ഉപ്പിടാത്ത കഞ്ഞി രമേശൻ ആർത്തിയോടെ കുടിച്ചു. ഇടക്കെപ്പോഴോ പുറത്തെ അലൂമിനിയ പാത്രത്തിലുണ്ടായിരുന്ന രണ്ട് കീസുകൾ അമ്മ അകത്ത് കൊണ്ട് വെന്ന് വെച്ചു. അമ്മ തന്നോടൊന്നും ചോദിക്കുന്നില്ലല്ലോ.. എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ…! ഒന്ന് ശാസിച്ചിരുന്നെങ്കിൽ….! പക്ഷേ ആ കണ്ണുകളിൽ എന്താണെന്ന് വായിച്ചറിയാൻ കഴിയുന്നില്ല. ഈ ജന്മം അനുഭവിക്കാവുന്നതിൽ കൂടുതൽ അമ്മ അനുഭവിച്ചിരിക്കുന്നു. അമ്മയുടെ മടിയിൽ തലവെച്ച് അനുഭവങ്ങളുടെ തഴമ്പ് വീണ കൈകൊണ്ട് തലേടലേറ്റ് കിടക്കുമ്പോൾ രമേശന്റെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരിക്കൽ കൂടി ശല്യം ചെയ്തു. പതിനഞ്ച് വർഷം മുമ്പ് സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയാവുന്ന തന്റെ ഗ്രാമശാലീനതയിലേക്ക്, മതങ്ങളുടേയും ജാതികളുടേയും അതിർവരമ്പുകളില്ലാതിരുന്ന മഞ്ഞിന്റെ നൈർമല്യതയിലേക്ക്, ചോരമണക്കുന്ന കത്തികളും വടിവാളുകളുമായി ആരാണ് നുഴഞ്ഞ് കയറിയത്? സ്നേഹ പുഷ്പങ്ങൾ വിതറിക്കിടന്ന ഈ ഗ്രാമത്തിന്റെ പാതകളിൽ, ഇടവഴികളിൽ പച്ചച്ചോരയുടെ മണമടിച്ചത് എപ്പോഴാണ്? പരസ്പരം അറിഞ്ഞും, സ്നേഹിച്ചും, സഹായിച്ചും കഴിഞ്ഞിരുന്ന അയൽക്കാരുടെ മനസ്സിലേക്ക്, അവരുടെ തലയിണക്കടിയിലേക്ക് മൂർച്ചയുള്ള കത്തികൾ ഒളിപ്പിച്ച് വെച്ചത് ആരുടെ നിർബന്ധമായിരുന്നു? പ്രിയ സുഹൃത്ത്, തന്റെ കളിക്കൂട്ടുകാരൻ, ഒരു വീട്പോലെ കഴിഞ്ഞ അയിശുമ്മാന്റെ പൊന്നുമോൻ റഹീമിന്റെ വയറ്റിലേക്ക് കുത്തിയിറക്കിയ കത്തിയിൽ എന്റെ വിരൽ പാടുകൾ എങ്ങനെ വീണു? വർഗ്ഗീയതയുടെ തീനാളങ്ങൾ നാടിനെ ചുട്ടെരിച്ചപ്പോഴും തന്റേയും റഹീമിന്റേയും കുടുംബങ്ങളിൽ വിദ്വോഷങ്ങളുടെ ഒരു ലാഞ്ജന പോലും ഇല്ലായിരുന്നല്ലോ? എവിടെയാണ് പിഴച്ചത്? എപ്പോഴാണ് തങ്ങളിലേക്ക് മതഭീകരർ കുടിയേറിയത്? 7 വർഷത്തെ തടവ് ശിക്ഷക്കിടയിലോ, അതിന് ശേഷം നാടുകൾ തോറും അലഞ്ഞ് നടന്നപ്പോഴോ ഒരിക്കൽ പൊലും ഈ ഓർമ്മകളിലേക്ക് മനസ്സിനെ പറഞ്ഞ് വിട്ടിട്ടില്ല. ഒരിക്കലും ഓർക്കാൻ താത്പര്യപ്പെടാത്ത ഈ ചിന്തകൾ ഇവിടെ തന്നെ വീണ്ടും വേട്ടയാടുന്നു. തന്റെ ഇടക്ക് നരവീണ താടിരോമങ്ങളിലേക്ക് നനവുള്ള തുള്ളികൾ വീഴുന്നു. അമ്മ കരയുകയാണ്.. തന്റെ മടിയിൽ ഒരു കൊച്ച് കുട്ടിയെ പോലെ ചുരുണ്ട് കിടക്കുന്ന മകന്റെ നരവീണ് തുടങ്ങിയ താടിരോമങ്ങളിലൂടെ, തലമുടിയിലൂടെ ആ അമ്മയുടെ വിരലുകൾ പരതി നടന്നു. 'അമ്മ ഉറങ്ങുന്നില്ലേ…' ഭീകരമായ ആ നിശ്ശബ്ദതയെ പൊട്ടിച്ചെറിയാതിരിക്കാൻ രമേശനാവുമായിരുന്നില്ല. ഒന്നും പറയാതെ കണ്ണീർ വാർക്കുന്ന അമ്മയുടെ നാവിൽ നിന്ന് എന്തെങ്കിലും പുറത്ത് വരണമെന്ന് അയാൾ ആഗ്രഹിച്ചു. 'അമ്മേ..എന്തെങ്കിലും പറയൂ…' 'എന്ത് പറയാൻ… ഒരു ജന്മം അനുഭവിക്കാനുള്ളതാണോ..ഞാൻ അനുഭവിച്ചത്? ഇത്ര..കാലത്തിനിടക്ക് ഇപ്പോഴെങ്കിലും..നീ വന്നത്..മരിക്കുന്നതിന് മുമ്പ്…നിന്നെ കാണണമെന്ന എന്റെ…ആഗ്രഹം.. നിറവേറ്റാനായിരിക്കും..പക്ഷേ…' അമ്മ പറഞ്ഞ് തുടങ്ങുകയാണ്. 'നിനക്കറിയോ…ഞാൻ എങ്ങനെയാണ് ജീവിച്ച് പോകുന്നതെന്ന്…? എങ്ങനെയാണ് ഈ ചോർന്നൊലിക്കുന്ന കുടിലിൽ…നിന്റെ അച്ഛനമ്മമാർ.. ജീവിക്കുന്നെതെങ്ങനെയെന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ…? പണ്ടെങ്ങോ.. ഏതോ കാരണവർ ചെയ്ത ..സുകൃതം കൊണ്ടാ… നിങ്ങളൊക്കെ…അലങ്കോലമാക്കി..പോയ ഈ നാട്ടിൽ.. ഒരുപാട് നല്ല മനുഷ്യരുടെ…സഹായങ്ങൾ.. പുറത്ത് വെച്ച വലിയ പാത്രത്തിൽ എന്നും വന്ന് വീണില്ലായിരുന്നെങ്കിൽ…!' അമ്മയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നു. ഈ ഇരുട്ടിൽ അമ്മയുടെ കണ്ണുകളിലെ തീ തനിക്ക് കാണാം. 'പാവം ആയിശുമ്മ…റഹീമിനെക്കാളും.. നിന്നെയായിരുന്നില്ലേ..അവർ എറ്റവും കൂടുതൽ സ്നേഹിച്ചത്..? നിന്റെ കരച്ചിലുകളല്ലേ..ഏറ്റവും കൂടുതൽ അവരെ വേദനിപ്പിച്ചത്..? എന്നിട്ടും..എങ്ങനെ….?' അമ്മയുടെ വാക്കുകൾ പക്ഷേ രമേശന് ആശ്വാസമാകുകയായിരുന്നു. ആ ഒരു ശാസനത്തിനായിരുന്നു പതിനഞ്ച് വർഷം താൻ കാതോർത്തത്. 'ആ പാവം ഉമ്മാന്റെ… കാരുണ്യം കൊണ്ടാ…ഞങ്ങൾ ജീവിച്ചത്..ആദ്യമൊക്കെ നാട്ടുകാർ എതിർത്തു…അവരുടെ മഹല്ലിൽ നിന്ന് പുറത്താക്കാൻ വരെ ആളുകൾ ശബ്ദമുണ്ടാക്കിയതാ… പക്ഷേ, ആരുടേയോ ദയ.. അല്ല… ഇന്നും ഈ നാട്ടുകാരിൽ മരിക്കാത്ത സ്നേഹം..അത്കൊണ്ട് മാത്രാ ഈ വീടിന്റെ ഇറയത്ത് ഒരു പാത്രം വെച്ചത്. ആളുകൾ കൊണ്ട് വന്നിടുന്നതെന്തും എന്റെ അന്നമായത്. ഇനി….?' അമ്മ ഒന്ന് നിർത്തി. രമേശന്റെ തലമുടിയിഴകളിലൂടെ അപ്പോഴും ആ വിരലുകൾ ഇഴഞ്ഞ് നടക്കുന്നുണ്ടായിരുന്നു. രമേശൻ അമ്മയെ നോക്കി… ആ കണ്ണുകൾ വീണ്ടും നിറയുന്നു. ചുളിവ് വീണ മുഖത്തിലൂടെ വെള്ളനാരുകൾ ഒലിച്ചിറങ്ങി തന്റെ മുഖത്തേക്ക് ഉറ്റ് വീഴുന്നു. 'നീ…. നീ‍..വരേണ്ടായിരുന്നു…ഒരു നാടിനെ വേദനിപ്പിക്കാൻ… വേണ്ട മോനേ…നീ മടങ്ങിപ്പോ…' ദൃഢമായ അമ്മയുടെ വാക്കുകൾ രമേശന്റെ കാതുകളിൽ അലച്ചു. ഒന്നും പറയാൻ തോന്നുന്നില്ല. നാളെ രാവിലെ ഈ വീട്ട് മുറ്റത്ത് അന്നം വെന്ന് വീഴണമെങ്കിൽ താൻ പടിയിറങ്ങിയേ തീരൂ…. ഒരു നാടിന്റെ കനിവിൽ ജീവിക്കുന്ന അമ്മക്ക് വേണ്ടി ഈ ജന്മത്തിൽ തനിക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ.. അച്ഛനുറങ്ങുന്ന ഈ മണ്ണിൽ നിന്ന് അമ്മ വരില്ല. താൻ തന്നെയാണ് പോകേണ്ടവൻ… രമേശൻ എണീറ്റു..അമ്മയുടെ കാലുകളിൽ തൊട്ടു. വാതിലിന് നേരെ നടക്കുമ്പോൾ പുറത്ത് മഴക്ക് അടയാളം നൽകി ഇടിവെട്ടി. പുറത്ത് ചാറ്റൽ മഴയിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ ഒരു തേങ്ങൽ കേട്ടുവോ..? തിരിഞ്ഞ് നോക്കാൻ തോന്നിയില്ല. നോക്കിയാൽ തനിക്ക് മടങ്ങാനാവില്ല. തേങ്ങൽ നേർത്ത് വരുന്നു. എവിടേക്കെന്നറിയില്ല.. പക്ഷേ, പോയേ പറ്റൂ… തന്റെ അമ്മക്ക് വേണ്ടി… അമ്മയെയും തന്നെയും ഒരുപാട് സ്നേഹിച്ച അച്ചന് വേണ്ടി… ********************* കുറിപ്പ്: ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ഇമെയിലിലെ ചെറിയ വാചകം ഇവിടെ കടമെടുത്ത് കുറിക്കുന്നു. "നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ? വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?" ******************** സസ്നേഹം നിങ്ങൾക്കായി സമർപ്പിക്കുന്നത് നരിക്കുന്നൻ at വ്യാഴാഴ്‌ച, നവംബർ 06, 2008 43 അഭിപ്രായങ്ങൾ: വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) എന്നെക്കുറിച്ച് നരിക്കുന്നൻ പുഞ്ചിരിയും കണ്ണീരും മഴയായും തീക്കാറ്റായും ഹൃദയഭിത്തികളിൽ നിലക്കാതെ ചെണ്ടകൊട്ടുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച ഇന്നലെകളുടെ ഓർമ്മ പുസ്തകങ്ങളിൽ ഹൃദയരക്തംകൊണ്ടെഴുതി മടക്കിവെക്കാതെയെന്നും ഞാൻ മാത്രം വായിക്കുന്ന ഓർമ്മച്ചീന്തുകളെ സൂര്യരശ്മികൾപോലും പതിക്കാതെ എന്നോടൊപ്പം മണ്ണിലലിയാൻ വെച്ചതിനെ മാത്രം ഇവിടെ കാണില്ല. ഇന്നിന്റെ സ്വർഗ്ഗം പണിയുന്ന തിരക്കിനിടയിൽ അകം ശൂന്യമാണെന്ന ഓട്ടുപാത്രങ്ങളുടെ ചിലമ്പിച്ച ശബ്ദമല്ലാതെ ഇവിടെയൊന്നും കിട്ടില്ല. വായിക്കാനാണ് ഏറെയിഷ്ടം, വായിച്ചും എഴുതിയും വരച്ചും എന്റെ പ്രവാസത്തിന്റെ ചുമരിൽ 25ആമത്തെ കലണ്ടറും തൂങ്ങിയിരിക്കുന്നു. വളഞ്ഞ് പുളഞ്ഞ് അനന്തമായി നീണ്ട്പോകുന്ന ഈ വഴിയിൽ ഇനിയും പ്രതീക്ഷയോടെ കണ്ണിലുടക്കിയേക്കാവുന്ന എന്റെ വീട്ടിലേക്കുള്ള വഴിയാണ് ഇരുപത്തഞ്ച് വർഷമായി ഞാൻ തിരയുന്നത്. മറ്റേതിനേക്കാളും ആ വഴിയിലെത്തിച്ചേരലാണിന്നെന്റെ വലിയ സ്വപ്നവും.
മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (േെശഹഹ വേല ംമലേൃ) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്ത # ടി.സുരേഷ് ബാബു പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വനിത സംവിധാനം ചെയ്ത ' സ്റ്റില്‍ ദ വാട്ടര്‍' (still the water) എന്ന സിനിമയിലേക്ക് പ്രകൃതി ഇറങ്ങിവരികയാണ്. കടലും കടലിരമ്പവും കുതിച്ചുയര്‍ന്ന് ആഞ്ഞടിച്ച് നുരതുപ്പി മുന്നോട്ടുവരുന്ന തിരമാലകളും കാറ്റില്‍ നൃത്തം ചെയ്യുന്ന മരച്ചില്ലകളും സിനിമയുടെ ഇതിവൃത്തത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മൂന്നു തലമുറകളുടെ ജീവിതമുണ്ടിതില്‍. കുടുംബമെന്ന വ്യവസ്ഥയാണ് ആ തലമുറകളെ ചേര്‍ത്തുപിടിക്കുന്നത്. പാരമ്പര്യത്തില്‍ അവര്‍ മുറുകെപ്പിടിക്കുന്നു. അതില്‍ ജീവിതാനന്ദം കണ്ടെത്തുന്നു. ലളിതബിംബങ്ങളിലൂടെ , നമ്മുടെ മനസ്സിനെ ഒപ്പംകൂട്ടി , നേരെ കഥ പറഞ്ഞുപോകുകയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' . ഭൂതകാലത്തിന്റെ ശേഷിപ്പിലും ആ ശേഷിപ്പ് നല്‍കുന്ന പ്രതീക്ഷയിലും ജീവിക്കുന്ന കുറെ മനുഷ്യരുടെ ചിത്രമാണ് നമ്മുടെ ഹൃദയത്തില്‍ പതിയുന്നത്. കുടുംബവും മനുഷ്യബന്ധങ്ങളും തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് നാല്പ്പത്തിയഞ്ചുകാരിയായ കവാസെ പറയുന്നു. ഈ ബന്ധങ്ങള്‍ ഭൂത, ഭാവികാലങ്ങള്‍ക്കിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്നു. ഈ കണ്ണിയെ പ്രകൃതിയുമായി ഇഴചേര്‍ക്കുകയാണ് സംവിധായിക. കവാസെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കവാസെയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. അവരോടുള്ള സ്‌നേഹവും മമതയും ആദരവും സദാ നിറഞ്ഞുനില്‍ക്കുകയാണ് കവാസെയുടെ മനസ്സില്‍. കവാസെയുടെ ജീവിതത്തിന് ഊടും പാവും നല്‍കിയത് ഈ മുത്തശ്ശിയാണ്. മുത്തശ്ശിയുടെ ജീവിതം കേന്ദ്രീകരിച്ച് മൂന്നു ഹ്രസ്വചിത്രങ്ങളടങ്ങിയ ' മുത്തശ്ശിത്രയം ' അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്നെ ഉപേക്ഷിച്ച അച്ഛനെത്തേടുന്ന ഒരു ഡോക്യുമെന്ററിയും ( Embracing ) അവര്‍ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല അവരുടെ മനസ്സ്. ആശയതലത്തില്‍ തന്റെ മുന്‍ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന് നയോമി കവാസെ പറയുന്നു. ജീവിതവും അതിജീവനവും മരണവും പ്രണയവും തലമുറകള്‍ മാറിമാറിവരുന്ന ജീവിതചക്രവുമെല്ലാം ഈ സിനിമയിലുമുണ്ട്. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ, സ്വതന്ത്രവഴിയിലൂടെ ചിത്രീകരിച്ച ഗൊദാര്‍ദിന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും ശൈലി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കവാസെ തുറന്നു സമ്മതിക്കുന്നു. ഒസാക്കയിലെ ഫോട്ടോഗ്രഫി സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നയോമി കവാസെ ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് കടന്നത്. ഹ്രസ്വചിത്രങ്ങളില്‍ മിക്കതിന്റെയും ഇതിവൃത്തം കലങ്ങിമറിഞ്ഞ അവരുടെ കുടുംബാന്തരീക്ഷമാണ്. സംവിധാനത്തിനു പുറമേ തന്റെ ചിത്രങ്ങളുടെ തിരക്കഥയും കവാസെ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിലപ്പോള്‍ എഡിറ്റിങ്ങും. സ്റ്റില്‍ ദ വാട്ടര്‍ ഉള്‍പ്പെടെ അഞ്ചു ഫീച്ചര്‍ സിനിമകളാണ് നയോമി കവാസെ സംവിധാനം ചെയ്തത്. 1997 ല്‍ കാനിലെ ചലച്ചിത്രോത്സവത്തില്‍ Suzaku എന്ന സിനിമക്ക് ക്യാമറ ഡി ഓര്‍ പുരസ്‌കാരം കിട്ടി. ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്രപ്രതിഭ എന്ന ബഹുമതിയും ഇതോടൊപ്പം കവാസെ സ്വന്തമാക്കി. 2007 ലും കാന്‍ കവാസെയുടെ കഴിവിനെ വാഴ്ത്തി. The mourning forest എന്ന ചിത്രത്തിന് അന്ന് ഗ്രാന്റ് പ്രീ പുരസ്‌കാരമാണ് ലഭിച്ചത്. Hotaru (fire fly), Shara എന്നിവയാണ് കവാസെയുടെ മറ്റു സിനിമകള്‍. 2014 നവംബറില്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ' സ്റ്റില്‍ ദ വാട്ടര്‍ '. അധികമാരും കടന്നുചെല്ലാത്ത അമാമി-ഒഷിമ ദ്വീപിലാണ് ' സ്റ്റില്‍ ദ വാട്ടര്‍ ' ചിത്രീകരിച്ചത്. അതിനൊരു കാരണമുണ്ട്. കവാസെയുടെ പിതാമഹന്മാര്‍ ജീവിച്ചിരുന്നത് ഈ ദ്വീപിലാണ്. 2008 ലാണ് ഇക്കാര്യം കവാസെയുടെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് മനസ്സില്‍ രൂപം കൊണ്ടതാണ് ഈ സിനിമയുടെ പ്രമേയം. തന്റെ കാരണവന്മാര്‍ക്കുള്ള ആദരവ് കൂടിയായാണ് ഈ ചിത്രത്തെ കവാസെ കാണുന്നത്. രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയത്തെയും അവരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് മൂന്നു തലമുറകളെ സ്പര്‍ശിച്ചുകൊണ്ടാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത്. കാലത്തിന്റെ സാക്ഷിയെപ്പോലെ ഒരു വൃദ്ധന്‍. കെയ്‌തോ, ക്യോക്കോ എന്നീ വിദ്യാര്‍ഥികള്‍. ഇവരെയാണ് ആദ്യം സംവിധായിക പരിചയപ്പെടുത്തുന്നത്. ഭൂതകാലത്തിന്റെയും ഭാവിയുടെയും പ്രതിനിധികളാണവര്‍. കടലിനോടും കെയ്‌തോയോടും പ്രണയത്തിലാണ് ക്യോക്കോ. കെയ്‌തോ അന്തര്‍മുഖനാണ്. ജീവിതത്തെ സംശയത്തോടെയാണവന്‍ വീക്ഷിക്കുന്നത്. വിഷാദമാണ് ആ മുഖത്തെപ്പോഴും. ആഹ്ലാദിക്കാന്‍ തനിക്കൊന്നുമില്ലെന്ന് അവന്‍ കരുതുന്നു. ഏതോ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ് അമ്മ. ചെറുപ്പമാണവര്‍. പച്ചകുത്തു വിദഗ്ദനാണ് അവന്റെ അച്ഛന്‍. പ്രണയിച്ച് വിവാഹിതരായവരാണവര്‍. പിന്നീട് വേര്‍പിരിഞ്ഞു. ടോക്കിയോവിലാണ് അച്ഛന്‍. നഗരത്തില്‍ നിന്ന് തനിക്ക് വല്ലാത്ത ഊര്‍ജം കിട്ടുന്നുണ്ടെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടുതന്നെ വിദൂരദ്വീപില്‍ കഴിയുന്ന മകനെയോ മുന്‍ഭാര്യയെയോ കാണാന്‍ അയാള്‍ ഒരിക്കല്‍പ്പോലും വരുന്നില്ല. തന്റെ അമ്മ വഴിതെറ്റുന്നുണ്ടെന്ന് കെയ്‌തോവിന് മനസ്സിലാവുന്നു. പല രാത്രികളിലും അധികജോലിയുണ്ടെന്ന നാട്യത്തില്‍ അവര്‍ വീട്ടിലേക്ക് വരുന്നില്ല. അന്നൊക്കെ വീട്ടില്‍ കെയ്‌തോ ഒറ്റക്കാണ്. കടലിനെ കെയ്‌തോവിന് ഭയമാണ്. ക്യോക്കോയെപ്പോലെ അവന് കടലിനെ സ്‌നേഹിക്കാനാവുന്നില്ല. അവളുടെ പ്രണയംപോലും അവന്‍ തിരിച്ചറിയുന്നത് പിന്നീടാണ്. ലൈംഗികതയെപ്പറ്റി അവളാണാദ്യം അവനോട് സംസാരിക്കുന്നത്. അവളാണാദ്യം അവനെ ആര്‍ത്തിയോടെ ചുംബിക്കുന്നത്. ആഹ്ലാദനൃത്തം നടന്ന ഒരു രാത്രി കടല്‍ത്തീരത്ത് ഒരു പുരുഷന്റെ നഗ്നമൃതദേഹം അടിയുന്നു. മരണത്തിനു മുമ്പ് അയാളെ കെയ്‌തോ കണ്ടിട്ടുണ്ട്. ഈ വിവരം അവന്‍ പോലീസിനോടോ ക്യോക്കോയോടോ പങ്കു വെക്കുന്നില്ല. തന്റെ അമ്മയുമായി ബന്ധപ്പെട്ട ആ രഹസ്യം കെയ്‌തോയെ ഒന്നുകൂടി മൂകനാക്കുന്നു. ക്യോക്കോയുടെ അമ്മ രോഗിയാണ്. ഏതു നിമിഷവും മരണം എത്തിയേക്കാം. ക്യോക്കോയ്ക്കും അച്ഛനും അതറിയാം. എങ്കിലും, അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ട്. ക്യോക്കോയുടെ അമ്മയെ ദൈവത്തിന്റെ പ്രതിനിധിയായാണ് ( ഷമാന്‍ എന്നാണ് ഇവരെ വിളിക്കുന്നത് ) എല്ലാവരും കാണുന്നത്. അത്തരക്കാര്‍ക്ക് മരണമില്ലെന്നാണ് കെയ്‌തോ വിശ്വസിക്കുന്നത്. പക്ഷേ, ക്യോക്കോയുടെ അമ്മക്കറിയാം തന്റെ ജീവിതദൗത്യം അവസാനിക്കാന്‍ പോവുകയാണെന്ന്. തന്റെ പ്രിയപ്പെട്ട ആല്‍മരത്തിന്റെ ഇലകളുടെ ഇളക്കം നോക്കി, മുറ്റത്തെ ചെമ്പരത്തിച്ചെടിയെ നോക്കി അവരങ്ങനെ മരണം കാത്തുകിടക്കുന്നു. ഇതിനിടെ കെയ്‌തോ അച്ഛനെക്കാണാന്‍ ടോക്കിയോവിലെത്തുന്നു. അയാള്‍ സ്‌നേഹത്തോടെ അവനെ സ്വീകരിക്കുന്നു. ഇരുവരും എന്തിനാണ് അകന്നത് എന്ന അവന്റെ ചോദ്യത്തിന് അച്ഛന്‍ കൃത്യമായ മറുപടി പറയുന്നില്ല.' അമ്മയെ എപ്പോഴും സംരക്ഷിക്കണം ' എന്ന നിര്‍ദേശത്തോടെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചാണ് അവനെ അയാള്‍ യാത്രയാക്കുന്നത്. കെയ്‌തോയുമായുള്ള ബന്ധത്തിന് ക്യോക്കോയുടെ അച്ഛനുമമ്മയും അംഗീകാരം നല്‍കുന്നു. നൃത്തവും പാട്ടും മേളിച്ച ഒരു രാത്രി ക്യോക്കോയുടെ അമ്മ തന്നെ വിളിച്ച ദൈവത്തിന്റെ അടുത്തേക്ക് മടങ്ങിപ്പോകുന്നു. അപഥസഞ്ചാരിണിയാണെങ്കിലും അമ്മയെ നഷ്ടപ്പെടുന്ന കാര്യം കെയ്‌തോവിന് ഓര്‍ക്കാന്‍ വയ്യ. എല്ലാ വെറുപ്പും മാറ്റിവെച്ച് അമ്മയുടെ ആശ്വാസത്തണലിലേക്ക് അവന്‍ തിരിച്ചുചെല്ലുന്നു. അതോടൊപ്പം, ക്യോക്കോയുടെ മോഹങ്ങളും അവന് തള്ളിക്കളയാനാവുന്നില്ല. നീലസമുദ്രത്തില്‍ നഗ്നരായി , പരസ്പരം കൈകോര്‍ത്ത് നീന്തിക്കളിക്കുന്ന കെയ്‌തോവിനെയും ക്യോക്കോയെയും കാണിച്ച് സിനിമ അവസാനിക്കുന്നു. വളരെക്കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുള്ളു. കടല്‍ത്തീരത്ത് കാണുന്ന വൃദ്ധന്‍, കെയ്‌തോ, ക്യോക്കോ, അവരുടെ അച്ഛനമ്മമാര്‍ എന്നിവരെ മാത്രം കേന്ദ്രീകരിച്ചാണ് സംവിധായിക തന്റെ ആശയലോകം തുറന്നിടുന്നത്. പാരമ്പര്യവാദത്തോടൊപ്പം നില്‍ക്കുമ്പോഴും പുതുതലമുറയുടെ ആശയാഭിലാഷങ്ങളെ തള്ളിപ്പറയുന്നില്ല അവര്‍. ചെറുപ്പക്കാര്‍ ഒരിക്കലും ഭീരുക്കളാകരുതെന്ന് പറയുന്ന ആ വൃദ്ധന്‍ സംവിധായികയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്തു ചെയ്യണമെന്നു തോന്നുന്നുവോ അതങ്ങ് ചെയ്യുക, എന്തു പറയണമെന്നു തോന്നുന്നുവോ അതങ്ങ് ഉറക്കെ വിളിച്ചുപറയുക- കെയ്‌തോവിനും ക്യോക്കോയ്ക്കും വൃദ്ധന്‍ നല്‍കുന്ന ഉപദേശമാണിത്. ദൈവകൃപയുള്ളതിനാല്‍ ക്യോക്കോയുടെ അമ്മ മരിക്കില്ലെന്ന വിശ്വാസത്തെ അയാള്‍ ചോദ്യം ചെയ്യുന്നുണ്ട്. ദൈവകൃപയുള്ളവര്‍ മാത്രമല്ല ദൈവം പോലും മരിക്കുമെന്നാണ് അയാള്‍ ഉറപ്പിച്ചു പറയുന്നത്. ടോക്കിയോവില്‍ വേരുറപ്പിച്ച കെയ്‌തോയുടെ അച്ഛന്‍ എന്തുകൊണ്ടാണ് താന്‍ ഗ്രാമത്തിലേക്ക് മടങ്ങാത്തത് എന്നതിന് കൃത്യമായ കാരണം നിരത്തുന്നുണ്ട്. മറ്റെവിടെയും കിട്ടാത്ത ഊര്‍ജം തനിക്കീ നഗരം നല്‍കുന്നുണ്ടെന്ന് അയാള്‍ അവകാശപ്പെടുന്നു. ടോക്കിയോവില്‍ മാത്രം കാണുന്ന ഒരുതരം ഊഷ്മളത. തന്റെ ആത്മാവിഷ്‌കാരത്തിന് അത് ഉത്തേജനം പകരുന്നു. ആ നഗരം അയാളെ ഇടയ്ക്കിടെ പുതുക്കിപ്പണിയുന്നുണ്ടാവണം. പിന്നെന്തിന് അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങണം? വ്യത്യസ്ത ജീവിതശൈലി പിന്തുടരുന്ന രണ്ട് അമ്മമാരാണ് ഈ ചിത്രത്തിലുള്ളത്. ക്യോക്കോയുടെ അമ്മ ഇസ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നു. ആത്മീയവാദിയായ അവര്‍ക്ക് ജീവിതം ശുഭചിന്തകളേ നല്‍കുന്നുള്ളു. തന്റെ മകളിലൂടെ പുതുതലമുറയെ സ്വപ്‌നം കണ്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോകുന്നത്. കെയ്‌തോയുടെ അമ്മ മിസാക്കി ക്യോക്കോയുടെ അമ്മ ഇസയുടെ നേരെ എതിര്‍ദിശയിലാണ് ജീവിതത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആത്മീയതയും സദാചാരചിന്തയുമൊന്നും അവരെ വേവലാതിപ്പെടുത്തുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. തന്റെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകളെ സംവിധായിക ഈ ചിത്രത്തിലും സൗമ്യമായി തലോടുന്നുണ്ട്. കടല്‍ത്തീരത്തൂടെ നടന്നുവരുന്ന ക്യോക്കോയെ മുത്തശ്ശിയുമായി വൃദ്ധന്‍ താരതമ്യപ്പെടുത്തുന്ന രംഗം ഓര്‍ക്കുക. ക്യോക്കോയുടെ അത്ര പൊക്കമുണ്ടായിരുന്ന മുത്തശ്ശി ക്യോക്കോയെപ്പോലെ സുന്ദരിയുമായിരുന്നു എന്നയാള്‍ പറയുന്നുണ്ട്. ക്യോക്കോയുടെ വീട്ടുമുറ്റത്തെ ആല്‍മരം തലമുറകളുടെ ദൃക്‌സാക്ഷിയായി നിലകൊള്ളുന്നു. അതിന് നാനൂറോ അഞ്ഞൂറോ വര്‍ഷം പഴക്കമുണ്ടെന്നാണ് അച്ഛന്‍ അവളെ ഓര്‍മിപ്പിക്കുന്നത്. കടലിന്റെ മുരള്‍ച്ചയും കാറ്റിന്റെ നിശ്വാസവും സിനിമയിലുടനീളം നമ്മളോടൊപ്പമുണ്ട്. നമ്മുടെ കണ്ണിന്റെ സുഖത്തിനുവേണ്ടി ക്യാമറ സൃഷ്ടിച്ചെടുക്കുന്നതല്ല ഇതിലെ പ്രകൃതിദൃശ്യങ്ങള്‍. കടലിന്റെ വിവിധ ഭാവങ്ങളെ, മരങ്ങളിലെ ചടുലമായ ഇലയനക്കങ്ങളെ മനുഷ്യരുടെ വേവലാതികളും സന്തോഷങ്ങളും സന്താപങ്ങളുമായി സാമ്യപ്പെടുത്തുകയാണ് ക്യാമറ ചെയ്യുന്നത്. കാറ്റും കടലും മരങ്ങളും വിട്ട് ക്യാമറ ഒരൊറ്റത്തവണയാണ് നഗരക്കാഴ്ചകള്‍ക്കായി പോയത്. കെയ്‌തോയോടൊപ്പം അച്ഛനെക്കാണാന്‍ ടോക്കിയോവിലേക്കായിരുന്നു ആ ആഘോഷയാത്ര. തിരക്കുപിടിച്ച നഗരജീവിതത്തില്‍ നിന്ന് ക്യാമറ വളരെപ്പെട്ടെന്ന് ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലോ നഗരസഭയിലോ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ ബി.കോം, ടാലി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി- 20 – 35. വയസ്. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എന്‍ ഒഴിവുകള്‍. കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് – 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്) എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യം നല്‍കുന്ന നിരക്ക് പ്രകാരമാണ് വേതനം ലഭിക്കുക. കൊടുവായൂര്‍ പരിസരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍കാര്‍ഡും സഹിതം കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഓഫീസില്‍ ഓഗസ്റ്റ് 24 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്റൂ റൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് നേരിട്ടുള്ള ഏജന്റുമാർക്കായി പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/തത്തുല്യം പാസായ 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തൊഴിൽ രഹിത/സ്വയം തൊഴിൽ യുവാക്കൾ, ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റ്, മുൻ സൈനിക ജീവനക്കാർ, അംഗനവാടി വർക്കർ, മഹിള മണ്ഡൽ വർക്കർ, വിരമിച്ച സ്‌കൂൾ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് അനുയോജ്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഇൻഷുറൻസ് വിപണനത്തിലെ പ്രവർത്തിപരിചയം പ്രാദേശിക മേഖലകളിലെ ധാരണ എന്നിവ അഭിലഷണീയം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ docali…@indiapost.gov.in, sspcalicut…@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ആഗസ്ത് 27ന് മുമ്പായി അയക്കുക. വിവരങ്ങൾക്ക് 0495 2384770/2386166. സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവ് വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2019 ജൂലൈ ഏഴിന് പരമാവധി 35 വയസ്സ്. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നീ ക്രമത്തില്‍ : ജില്ലാ കോര്‍ഡിനേറ്റർ- കമ്പ്യൂട്ടര്‍ സയന്‍സിലോ,കമ്പ്യൂട്ടര്‍ അപ്ലിക്കേഷനിലോ ഉള്ള ബിരുദം/ബിരുദാനന്തരബിരുദം/ബി.ടെക്. ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് – മാനേജ്‌മെന്റ്/സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ – ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം., ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് – ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷഫോറം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി- ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തിയ്യതി സെപ്തംബര്‍ ഏഴ് വൈകീട്ട് അഞ്ച് മണി. ഫോണ്‍ -0495-2375760. ലബോറട്ടറി ടെക്‌നീഷ്യന്‍; താത്കാലിക നിയമനം വെളിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച് എം സി മുഖേന താത്കാലിക നിയമനം നടത്തും. പി എസ് സി അംഗീകരിച്ച എം എല്‍ ടി, ഡി എം എല്‍ ടി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം അപേക്ഷ സെപ്തംബര്‍ ഒന്‍പതിനകം ആശുപത്രി ഓഫീസില്‍ നല്‍കാം. വിശദ വിവരങ്ങള്‍ 0474-2494345, 9446036809 എന്നീ നമ്പരുകളില്‍ ലഭിക്കും. ഫെസിലിറ്റേറ്റര്‍ നിയമനം മുതലമട ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിഎഡ്, ടി ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദം, ബിരുദം, പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. കോളനി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് 26 നകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505383.
വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യസമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം ഒക്ടോബർ 12 ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ December 4, 2022 ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍ December 4, 2022 ഋതുമതിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിച്ചു, ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അമ്മാവനെ വിളിച്ചത്; അഭയ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു December 4, 2022 നല്ല കാരണത്തിനായി ആളുകൂട്ടം നമ്മെ പിന്തുടരുന്നത് നല്ലതാണ്; സ്‌കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടം December 4, 2022 ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ; നിബന്ധനയുമായി സിനിമ സംഘടനകള്‍ December 4, 2022 എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി December 4, 2022 ‘ആര്‍ആര്‍ആര്‍’ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നത് നിരാശയുണ്ടാക്കി; രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് December 4, 2022 കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍ December 4, 2022 നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു;രക്ഷിക്കാനെത്തിയത് പാർട്ടിക്കാർ ; വിജയകുമാരി December 4, 2022 അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി December 4, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ Movies എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത Malayalam ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. സ്വര്‍ഗ്ഗത്തിന്‍റെ ആത്മാവിനെ വെളിപ്പെടുത്തുന്ന ജീവിതം – WFTW 7 ആഗസ്റ്റ് 2018 October 20, 2018 | Comments closed സാക് പുന്നന്‍ ദൈവത്വത്തിന്‍റെ എല്ലാ ശുശ്രൂഷകളിലും വെച്ച് ഏറ്റവും അദൃശ്യമായത് പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയാണ്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമോ, ബഹുമതിയോ ആഗ്രഹിക്കാതെ അവിടുന്ന് നിശ്ശബ്ദവും അദൃശ്യവുമായ മാര്‍ഗ്ഗത്തില്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യര്‍ പിതാവിനെയും യേശുവിനെയും മാത്രം സ്തുതിക്കുന്നതിലും, താന്‍ തീര്‍ത്തും അപ്രസക്തനായി വിട്ടുകളയപ്പെടുന്നതിലും അവിടുന്ന് പൂര്‍ണ്ണ തൃപ്തനാണ്. എത്ര മനോഹരമായ ഒരു ശുശ്രുഷയാണ്. അപ്പോള്‍ അപ്രകാരമുളള ഒരാത്മാവിനാല്‍ നിറയപ്പെടുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്? അതിന്‍റെ അര്‍ത്ഥം നാം അവിടുത്തെ പോലെ ആയിരിക്കണം എന്നാണ്, അവിടുത്തെ ശുശ്രൂഷ പോലെ ഒരു ശുശ്രൂഷ ഉണ്ടായിരിക്കുന്നതില്‍ തൃപ്തരായിരിക്കണം – നിശ്ശബ്ദമായ, അദൃശ്യമായ, ബഹുമതികള്‍ ഒന്നും സ്വീകരിക്കാതെ, ആ ബഹുമതി മറ്റുളളവര്‍ക്കു പോകുന്നതില്‍ തൃപ്തനായിരിക്കുന്ന ശുശ്രൂഷ. നാം വാസ്തവത്തില്‍ ഈ ആത്മാവിനാലാണോ നിറയപ്പെട്ടിരിക്കുന്നത്? “പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവര്‍” എന്നവകാശപ്പെടുന്ന അനേകര്‍ ഇന്ന് ഏതു വിധേനയും ക്രിസ്തീയ വേദികളില്‍ അവര്‍ക്കു ലഭിച്ചിട്ടുളള വരങ്ങളെ ഉപയോഗിക്കുന്നതിലൂടെ അവര്‍ക്കു വേണ്ടി തന്നെ പ്രാമുഖ്യം അന്വേഷിക്കുന്നു, അവര്‍ തങ്ങളെ തന്നെ ഉയര്‍ത്തുകയും തങ്ങള്‍ക്കു വേണ്ടി തന്നെ പണം സമ്പാദിക്കുന്ന കാര്യം അന്വേഷിക്കുകയും ചെയ്യുന്നു. ഇതെല്ലാം പരിശുദ്ധാത്മാവിന്‍റെതല്ലാത്ത പ്രവര്‍ത്തനങ്ങളാണ്. ഇതെല്ലാം പരിശുദ്ധാത്മാവിനെ അനുകരിക്കുന്ന മറ്റേതോ ആത്മാവിന്‍റെ പ്രവൃത്തിയാണ്, സഭയിലുളള അത്തരം വ്യാജാനുകരണങ്ങളും വഞ്ചനയും തുറന്നു കാട്ടുക എന്നത് നമ്മുടെ കടമയാണ്. സ്വര്‍ഗ്ഗത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന് നാം വെളിപ്പാട് 4:10 ല്‍ കാണുന്നു. അവിടെ നാം വായിക്കുന്നത്, മൂപ്പന്മാര്‍ “തങ്ങളുടെ കിരീടങ്ങള്‍ ദൈവത്തിന്‍റെ മുമ്പില്‍ താഴെയിട്ടു” എന്നാണ്. സ്വര്‍ഗ്ഗത്തില്‍ യേശുവിനൊഴികെ മറ്റാര്‍ക്കും തലയില്‍ കിരീടമുണ്ടായിരിക്കുകയില്ല. ശേഷമുളള നാം എല്ലാവരും അവിടെ സാധാരണ സഹോദരന്മാരും സഹോദരിമാരും ആയിരിക്കും. സ്വര്‍ഗ്ഗത്തില്‍ പ്രത്യേകതയുളള സഹോദരന്മാരോ സഹോദരിമാരോ ഇല്ല. സഭയില്‍ പ്രത്യേകതയുളള സഹോദരന്മാരോ,സഹോദരി മാരോ ആയിരിക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയിലേക്ക് നരകത്തിന്‍റെ അന്തരീക്ഷം കൊണ്ടുവരുന്നു. പിതാവിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ നാമും ഒന്നിനെക്കുറിച്ചും പ്രശംസിക്കുകയില്ല. നമുക്കുളളതിനെ എല്ലാം, നാം അവിടുത്തെ മുമ്പില്‍ ഇടുകളയും. സ്വര്‍ഗ്ഗത്തില്‍ ആരും ഒരിക്കലും ” ഇത് എന്‍റെതാണ്” എന്ന് തനിക്കുണ്ടാകാവുന്ന ഒന്നിനെക്കുറിച്ചും പറയുകയില്ല ( അവനു ലഭിച്ച കിരീടത്തെക്കുറിച്ചു പോലും). നമ്മുടെ സഭകളില്‍ സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം വ്യാപരിക്കുവാന്‍ തുടങ്ങുമ്പോള്‍, നാമും ഒരിക്കലും നമുക്കുണ്ടാകാവുന്ന ഒന്നിനെക്കുറിച്ചും ” ഇത് എന്‍റെതാണ് ” എന്നു പറയുകയില്ല. എല്ലാം ദൈവത്തിന്‍റെതാണ് എന്നും അതുകൊണ്ട് അത് ഭൂമിയില്‍ ദൈവ രാജ്യത്തിന്‍റെ വ്യാപ്തിക്കുവേണ്ടി സൗജന്യമായി ലഭ്യമായതാണ് എന്നും കാണക്കാക്കപ്പെടുന്നു. ഓരോ പിശുക്കനും തനിക്കുവേണ്ടി തന്നെയും തന്‍റെ സ്വന്തനേട്ടത്തിനുവേണ്ടിയും ജീവിക്കുന്ന ഓരോ സ്വാര്‍ത്ഥമതിയും സാത്താന്‍റെ നിയന്ത്രണത്തിന്‍ കീഴിലാണ്. ഭൂമിയിലുളള തന്‍റെ ലക്ഷോപലക്ഷം മക്കള്‍ക്കു തമ്മില്‍ കൂട്ടായ്മയില്ല എന്നത് ദൈവത്തിന്‍റെ ഹൃദയത്തിനു വലിയ ദുഃഖമാണ്. അതുകൊണ്ട് അനേകര്‍ക്ക് മറ്റുളളവരോട് കയ്പുണ്ട്. മറ്റുളളവര്‍, ദൈവം തങ്ങളെ മാത്രമെ തിരഞ്ഞെടുത്തിട്ടുളളു മറ്റുളളവരെ തെരഞ്ഞെടുത്തിട്ടില്ല എന്നു ചിന്തിക്കുന്ന, സ്വയനീതിയുളള പരീ ശ ന്മാരാണ്. ദൈവം ഈ രണ്ടു കൂട്ടത്തിലുമുളള തന്‍റെ മക്കളെക്കുറിച്ച് ദുഃഖിതനാണ് – കാരണം അവരെല്ലാവരും സഭയ്ക്കു വേണ്ടിയുളള അവിടുത്തെ പദ്ധതിയെ വിഫലമാക്കുകയാണ്. ഒരു സഭയിലേക്ക് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം കൊണ്ടുവരുവാനും ആ സഭയിലുളള സഹോദരന്മാരും സഹോദരിമാരും തമ്മിലുളള കൂട്ടായ്മ സ്ഥാപിക്കുവാനും കഴിവുളളവരാണ്. ഏതു സഭയിലെയും ഏറ്റവും വിലയുളള സഹോദരന്മാരും സഹോദരി മാരും. ഇത് ആ സഭയിലെ മൂപ്പനായിരിക്കണമെന്നില്ല. നമുക്ക് എല്ലാവര്‍ക്കും അത്തരത്തിലുളള വിലയേറിയ സഹോദരന്മാരും സഹോദരമമാരും ആയി തീരുവാനുളള അവസരം ഉണ്ട്. എപ്പോഴെല്ലാം അവന്‍/അവള്‍ ഒരു കൂടിവരവിലേക്ക് അല്ലെങ്കില്‍ ഒരു ഭവനത്തിലേക്ക് കടന്നു വരുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നിര്‍മ്മലമായ ഒരു മന്ദമാരുതന്‍ ആ മുറിയിലൂടെ വീശുന്നതുപോലെ തോന്നും, അങ്ങനെയുളള ഒരു സഹോദരന്‍ അല്ലെങ്കില്‍ ഒരു സഹോദരി ഒരു സഭയിലുണ്ടെങ്കിലുളള കാര്യം നിങ്ങള്‍ ഒന്നു ചിന്തിക്കുക. അതുപോലെയുളള ഒരു വ്യക്തി എത്ര വിലപിടിപ്പുളള ഒരു സഹോദരന്‍/സഹോദരിയാണ്! അവന്‍ തന്‍റെ യാത്രയ്ക്കിടയ്ക്ക് കേവലം 5 മിനിറ്റ് നേരത്തേക്ക് നിങ്ങളെ ഒന്നു സന്ദര്‍ശിച്ചാല്‍ പോലും നിങ്ങള്‍ ഉന്മേഷവാനായിതീരും. 5 മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ ഭവനത്തിലേക്ക് സ്വര്‍ഗ്ഗം കടന്നുവന്നതു പോലെ നിങ്ങള്‍ക്കു അനുഭവപ്പെടും! അയാള്‍ നിങ്ങളോട് ഒരു പ്രസംഗം ചെയ്തെന്നു വരികയില്ല അല്ലെങ്കില്‍ ദൈവവചനത്തില്‍ നിന്നുളള വെളിപ്പാടിന്‍റെ ഒരു വാക്കുപോലും അയാള്‍ പറഞ്ഞിട്ടുണ്ടാകുകയില്ല. എന്നാല്‍ അയാള്‍ അത്ര നിര്‍മ്മലനായിരുന്നു. അയാള്‍ മൂകനോ വിഷണ്ണനോ ആയിരുന്നില്ല, അയാള്‍ക്ക് ആരെക്കുറിച്ചും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അങ്ങനെയുളള ഒരു സഹോദരന്‍ ഒരിക്കലും ഒരു മീറ്റിംഗില്‍ ഒന്നാമതു സംസാരിക്കുകയില്ല (പലര്‍ക്കും ചെയ്യാന്‍ മോഹ മുളളതു പോലെ). അയാള്‍ ഓരോ കൂടിവരവിലും ചിലപ്പോള്‍ പതിനഞ്ചാമതായിരിക്കാം സംസാരിക്കുന്നത്, അതും വെറും 3 മിനിറ്റുകളിലേക്കു മാത്രം. എന്നാല്‍ അവ ആ മീറ്റിംഗില്‍ സ്വര്‍ഗ്ഗത്തിന്‍റെ 3 മിനിറ്റുകള്‍ ആയിരിക്കും! പരാതിക്കാരെയും പിറുപിറുപ്പുകാരെയും കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നതിനാല്‍, അതുപോലെയുളള ഒരു സഹോദരനെ കണ്ടുമുട്ടുന്നത് വളരെ ഉന്മേഷദായകമായിരിക്കും. അത് വളരെ ചൂടുളള, ദേഹം ഒട്ടിപ്പിടിക്കുന്ന ദിവസത്തില്‍ ഒന്നു കുളിക്കുന്നതു പോലെയാണ്. ഈ തരത്തിലുളള ഒരു സഹോദരനെ/സഹോദരിയെ പോലെ ആകുവാനാണ് നാം എല്ലാവരും ആഗ്രഹിക്കേണ്ടത്. യേശു അങ്ങനെ ആയിരുന്നു നമ്മെയും അതുപോലെ ആക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നൽകാനും കൂലി വൈകിയാൽ നഷ്ടപരിഹാരം നൽകാനുമുള്ള ചട്ടങ്ങൾ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനവും സമഗ്ര പദ്ധതി രേഖാ പ്രകാശനവും കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര . നീർത്തട പരിപാലന പദ്ധതി തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു. തൊഴിലുറപ്പ് കൂലി വൈകിയാൽ കാരണക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണ് ജലസംരക്ഷണ കാർഷിക വികസന രംഗത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന് മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നീർത്തട വികസനം നടപ്പിലാക്കുന്നത്. 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിലും വനിതാ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലും കേരളം മുന്നിലാണ്. പട്ടികവർഗ്ഗ മേഖലയിൽ ട്രൈബൽ പ്ലസ് എന്ന പേരിൽ 200 ദിവസം തൊഴിൽ നൽകുന്നുണ്ട്. മണ്ണ് ജലസംരക്ഷണ കാർഷിക വികസനത്തിന് തൊഴിലുപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പേരാവൂർ കേരളത്തിന് വഴി കാണിക്കുന്നു. കേരളം ഇന്ത്യക്ക് വഴികാട്ടുന്നു. ഈ പദ്ധതി ജനകീയമായി നടപ്പാക്കാനാണ് ഹരിത കേരള മിഷൻ തീരുമാനിച്ചത്.ഈ ക്യാംപെയിൻ കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും-മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീരുറവ് - ജലാജ്ഞലി എന്ന പേരിൽ ഹരിത കേരളം മിഷന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നത്. നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി ഓരോ നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുത്തിയ സമഗ്ര രേഖയാണ് തയ്യാറാക്കുന്നത്. കണ്ണൂർ ജില്ലയിൽ 664 ചെറു നീർത്തടങ്ങളാണ് ഉള്ളത്. ഇവയിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ ഉൾപ്പെട്ട 70 നീർത്തടങ്ങളുടെ സമഗ്ര പദ്ധതി രേഖയാണ് ഇതിനകം തയ്യാറാക്കിയത്. സമഗ്ര പദ്ധതി രേഖ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം കൃഷ്ണൻ ഏറ്റ് വാങ്ങി. അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. നവ കേരളം കർമ്മപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ ടി എൻ സീമ മുഖ്യ പ്രഭാഷണം നടത്തി. തീം സോങ്ങ് പ്രകാശനം സി ഡബ്ല്യൂ ആർ ഡി എം എക്സിക്യുട്ടീവ് ഡയരക്ടർ ഡോ മനോജ് പി സാമുവൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി വേണുഗോപാലൻ ( പേരാവൂർ), ആൻറണി സെബാസ്റ്റ്യൻ (കണിച്ചാർ ), സി ടി അനീഷ് (കേളകം), റോയി നമ്പുടാകം ( കൊട്ടിയൂർ ), ടി ബിന്ദു (മുഴക്കുന്ന് ), റിജി എം (കോളയാട് ), വി ഹൈമാവതി(മാലൂർ ) പേരാവൂർ ഗ്രാമപഞ്ചായത്തംഗം റജീന സിറാജ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ മുൻ നായകൻ കോഹ്ലിയാണ്. മൊഹാലിയിൽ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് സൂപ്പർ താരത്തിന്റെ പ്രകടനമാണ്. കോഹ്ലിയുടെ 100ാമതെ ടെസ്റ്റാണ് ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറുന്നത്. തന്റെ നൂറാമത്തെ ടെസ്റ്റിൽ ആരാധകർക്കായി കോഹ്‌ലി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രോഹിത്ശർമ്മ ടെസ്റ്റ് ക്യാപ്റ്റൻ ആകുന്ന ആദ്യ പരമ്പരയെന്ന പ്രത്യേകതയും ഇന്ത്യ-ശ്രീലങ്ക മത്സരത്തിനുണ്ട്. മാർച്ച് 4 മുതൽ മാർച്ച് 8 വരെ മൊഹാലിയിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ കോഹ്ലി ലോക ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികയ്‌ക്കാനാവുന്നത് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചെടുത്തോളം അഭിമാന മുഹൂർത്തമാണ്. ഈ റെക്കോർഡോടെ ഈ നേട്ടം കൈവരിക്കുന്ന 12ാമത്തെ ഇന്ത്യൻ താരമാകും കോഹ്‌ലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, സൗരവ് ഗാംഗുലി എന്നിവർ തങ്ങളുടെ കരിയറിൽ 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ചുരുക്കം ചില ഇന്ത്യൻ കളിക്കാരിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി ചരിത്രം സൃഷ്ടിക്കാൻ കോഹ്ലിക്ക് മറ്റൊരു അവസരം കൂടി ലഭിക്കും. നിലവിൽ കോഹ്ലിയുടെ പേരിൽ 70 അന്താരാഷ്‌ട്ര സെഞ്ചുറികളുണ്ട്, രണ്ടാം റാങ്കിലുള്ള താരത്തേക്കാൾ ഒന്ന് കുറവാണ്. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഒരു സെഞ്ച്വറി നേടിയാൽ, ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി കോഹ്ലി ഇതിഹാസതാരം റിക്കി പോണ്ടിംഗിനെ മറികടക്കും. 100 സെഞ്ചുറികൾ തന്റെ പേരിലാക്കിയ സച്ചിൻ ടെണ്ടുൽക്കറിന് പിന്നിൽ കോഹ്ലി രണ്ടാമതാകും. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 38 റൺസ് കൂടി നേടിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി കോഹ്‌ലി മാറും. ആദ്യ ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ചാൽ സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ് തുടങ്ങിയവരുടെ പട്ടികയിൽ കോഹ്‌ലിയും ഉൾപ്പെടും. മൊഹാലിയിൽ 61 റൺസ് കൂടി നേടിയാൽ, ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി കോഹ്ലി മാറും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് കോഹ്ലി പട്ടികയിൽ മറികടക്കുക. ദ്വീപ് രാഷ്‌ട്രത്തിനെതിരെ 25 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1995 റൺസുമായി സച്ചിൻ ടെണ്ടുൽക്കർ നിലവിൽ ഒന്നാമതാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടുന്ന പരമ്പരയിൽ ആകെ രണ്ട് മത്സരങ്ങളാണുളളത്. കഴിഞ്ഞ മാസം അവസാനം ഇതേ ടീമിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിലും ജയിച്ച് പരമ്പര തൂത്തുവാരാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. Tags: mohaliVIRAT KOHLIcricket testIndia vs Sri Lankakohli 100th test ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ശിവരാത്രി ദിവസം ഓംകാരേശ്വറിലെത്തി സാറ അലി ഖാൻ; ‘ശിർക്ക്’ ആണെന്ന് ഇസ്ലാമികവാദികൾ; രൂക്ഷമായ സൈബർ ആക്രമണം Next Post സംരംഭകർക്ക് തടസ്സമായി നിൽക്കുന്ന എല്ലാ സംവിധാനങ്ങളും ഇല്ലാതാക്കി;രാജ്യത്തിനാവശ്യം മികച്ച യുവ സംരംഭകരെ : നരേന്ദ്രമോദി More News from this section 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ; നോറ ഫത്തേഹിയെ ഇഡി വീണ്ടും ചോദ്യം ചെയ്തു- Nora Fatehi questioned by ED അതിർത്തി നുഴഞ്ഞുകയറ്റം നേരിടാൻ ഒരുങ്ങി അസം ; പുതുതായി 5 ബറ്റാലിയൻ കമാന്റോകൾ 9 വയസുകാരിയുടെ പിതാവ് മർദ്ദിച്ചു; വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്ന് 15 കാരൻ പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ; ഡ്രോൺ വഴി കടത്താൻ ശ്രമിച്ച അഞ്ച് കിലോ ഹെറോയിൻ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന ജെഎൻയുവിൽ ജാതിവെറി ചുവരെഴുത്തുകൾ; ബ്രാഹ്മണർ ക്യാമ്പസ് വിട്ടുപോകണം; ഇല്ലെങ്കിൽ പ്രതികാരം ചെയ്യുമെന്നും ഭീഷണി; പ്രതിഷേധവുമായി എബിവിപി; അന്വേഷണത്തിന് ഉത്തരവിട്ട് വിസി മംഗളൂരു സ്‌ഫോടനം; കേസ് ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ;ഷാരിഖിനെ ചോദ്യം ചെയ്തു Load More Latest News മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് 43 ലക്ഷത്തിലധികം രൂപ ചിലവായെന്ന് വിവരാവകാശ കണക്കുകൾ; സർക്കാർ കണക്ക് പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; പുറത്തെടുത്തത് ചവിട്ടുപടി അറുത്തുമാറ്റിയ ശേഷം; ഗുരുതര പരിക്ക് ‘ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ’; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ് കള്ള് കുടിക്കാൻ ആഗ്രഹം മൂത്തു; മാതാപിതാക്കളെ കാണാൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടിയത് ഷാപ്പിലേക്ക്; പിന്നീട് സംഭവിച്ചത് പാസ്‌പോർട്ടും ബാഗും കാണാനില്ല; വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് അഞ്ചു ദിവസം; പർദ്ദ ധരിച്ച് ഓട്ടോറിക്ഷയിൽ കയറിപോയതായി വിവരം വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ; കേന്ദ്ര നിലപാട് തേടി ശബ്ദം ഇഷ്ടമായില്ല;ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്ത് 72 കാരി മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്; വർഗ്ഗശത്രുവിന്റെ ഉൻമൂലനാശം ഓരോ അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ
കോഴിക്കോട്‌ മുനിസിപ്പൽ കോർപ്പറേഷനിൽ 01-02-2022 മുതൽ എല്ലാ പുതിയ ലൈസൻസ് അപേക്ഷകളും (IFTE &OS License) ഓൺലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നിലവിൽ ലോഗിനുള്ളവർക്ക് അതുപയോഗിച്ചും ലോഗിനില്ലാത്തവർക്ക് രജിസ്റ്റർ ചെയ്തതിന് ശേഷവും പ്രസ്തുത വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.ലോഗിൻ ചെയ്ത ശേഷം സേവനങ്ങളുടെ ലിസ്റ്റിൽ നിന്നും ലൈസൻസ് എന്നത് തിരഞ്ഞെടുത്ത് ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് അപേക്ഷഫീസ് ഇപേയ്മെന്‍റായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ഒടുക്കാവുന്നതാണ്. ഇപേയ്മെന്‍റ് ചെയ്ത അപേക്ഷകൾ മാത്രമേ ഓഫീസിൽ ലഭ്യമാകുകയുള്ളൂ: അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കുന്നതിനു ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച https://citizen.lsgkerala.gov.in എന്ന വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്. ഇ ഫയല്‍ ചെയ്യുന്നതിനുള്ള വിശദമായ പ്രവര്‍ത്തന സഹായി , വിവിധ സാക്ഷ്യ പത്രങ്ങളുടെ മാതൃക ചുവടെ നല്‍കുന്നു
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
https://prathidhwani.org/parataidhavanaiyautae-abhaimaukhayatatai-malayaalam-palalaikakauutam-taekanaeapaakakai ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ മലയാളം പള്ളിക്കൂടം ടെക്നോപാർക്കിൽ ആരംഭിച്ചു . 60 -ഓളം കുട്ടികളാണ് പള്ളിക്കൂടത്തിലേയ്ക്ക് എത്തിച്ചേർന്നത്. ഒക്ടോബര് 8 നു ഉച്ചയ്ക്ക് 2 മണിക്ക് ടെക്നോപാർക്ക് ക്ലബ് ഹൌ സിൽ വച്ച്, മലയാളത്തിന്റെ പ്രിയകവി ശ്രീ മധുസൂദനൻ നായർ അധ്യക്ഷനായ പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളസിനിമയുടെ സംവിധാന കുലപതി ശ്രീ അടൂർ ഗോപാലകൃഷ്ണൻ പള്ളിക്കൂടം നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡോ.അച്യുത് ശങ്കർ എസ് നായർ , കേരള ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐ എ എസ് , ആരാധ്യ മേയർ വി.കെ. പ്രശാന്ത്, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ശ്രീ വട്ടപ്പറമ്പിൽപീതാംബരൻ സാർ, ആർട്ടിസ്റ് നാരായണ ഭട്ടതിരി, ഡോ.അച്യുത് ശങ്കർ എസ് നായർ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ ചടങ്ങിലെ നിറസാന്നിധ്യമായി ടെക്നോപാര്ക്കിലെയും പുറത്തെയും നിരവധി ജീവനക്കാര് കുട്ടികളെയും കൂട്ടി കുടുംബ സമേതമാണ് പള്ളിക്കൂടത്തിലെത്തിയത് . തേങ്ങാപ്പൂളും കൽക്കണ്ടവും മധുരമായി നൽകി , പ്ലാവിളത്തൊപ്പി അണിയിച്ചാണ് കുട്ടികളെ പ്രതിധ്വനിയും പള്ളിക്കൂടവും എതിരേറ്റത് . കേരളത്തിന്റെ നാട്ടുഗന്ധങ്ങളെ പരിചയപ്പെടുത്താൻ നിരവധി നാടൻ ചെടികളെയും പ്രദർശിപ്പിച്ചിരുന്നു. മലയാളം പള്ളിക്കൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പള്ളിക്കൂടം കാര്യദർശി ശ്രീ ജെസ്സി നാരായണൻ സദസ്സിനോട് സംസാരിച്ചു. പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം മീര എം. എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ . എം ടി വാസുദേവൻ നായർ പള്ളിക്കൂടത്തിനായി തയ്യാറാക്കിയ ഭാഷാപ്രതിഞ്ജ, പ്രമുഖ അദ്ധ്യാപകൻ ശ്രീ വട്ടപ്പറമ്പിൽപീതാംബരം സാർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു . അടൂർ ഗോപാലകൃഷ്ണൻ പള്ളിക്കൂടം ഉദ്ഘാടനം ചെയ്യുകയും തുടർന്ന് മധുസൂദനൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഡോ.അച്യുത് ശങ്കർ എസ് നായർ, എം ശിവശങ്കർ ഐ എ എസ്, സുരേഷ് വെള്ളിമംഗലം, വട്ടപ്പറമ്പിൽപീതാംബരൻ എന്നിവർ വെറ്റിലയും വെള്ളിനാണയവും ഗുരുദക്ഷിണ സ്വീകരിച്ചു കുട്ടികളെ മണലിൽ ഹരിശ്രീ കുറിപ്പിച്ചു . കുട്ടികൾക്കെല്ലാം സ്ളേറ്റും മഷിത്തണ്ടും പ്രിയകവി ഒ എൻ വി കുറുപ്പിന്റെ കയ്യൊപ്പോടു കൂടിയ അക്ഷര കലണ്ടറും സമ്മാനമായി നൽകി . പ്രശസ്ത കാലിഗ്രാഫി ആർട്ടിസ്റ് നാരായണ ഭട്ടതിരി ഓരോ കുട്ടികൾക്കും അവരുടെ പേരുകൾ മനോഹരമായി വെള്ളക്കടലാസിൽ തത്സമയം വരച്ചു നൽകി. നാട്ടുമൊഴികളും പാട്ടുകളുമായി വിശിഷ്ടാതിഥികളും കുഞ്ഞുങ്ങൾക്കൊപ്പം ചേർന്നു . പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം സതീഷ് കുമാർ നന്ദി പ്രസംഗം നടത്തി. ഇനി വരുന്ന എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്. PRATHIDHWANI CULTURAL Malayalam Pallikkoodam 2017 ABOUT Prathidhwani, Welfare Organization of IT Employees, Kerala, formed in April 2012 with a three-dimensional vision to contribute to the cultural, technical and social aspects of our IT community. We have been conducting many programs in Technopark aiming positive changes to this community.
ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ , വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി,ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ശറഫുദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് (World Traibal Day) ആഗസ്‌റ്റ് 7,8,9 തിയ്യതി കളിൽ നാഷ്ണൽ ടൈബൽ ഫിലിം ഫെസ്റ്റിവൽ അടപ്പാടി ക്യാമ്പ് സെന്ററിൽ വെച്ച് നടത്തുന്നു. ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. സംഘാടനം വിജീഷ് മണി ഫിലിം ക്ലബ്. ഗോത്ര ഭാഷാ കലാകാരൻമാരും സിനിമ പ്രവർത്തകരും പങ്കെടുക്കും. ഗോത്ര ഭാഷകളിൽ മൂന്ന് സിനിമകൾ ( ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവൽ ഡയറക്ടർ. നാഷ്ണൽ ടൈബൽ ഫിലിം ഫെസ്റ്റിന് ആശംസകൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പി. ആർ. ഓ പി. ശിവപ്രസാദ്. Next Read: സലിം കുമാർ നായകനാകുന്ന ത്രില്ലർ ചിത്രം "ഇറച്ചി" യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി » admin: Related Post വാൾട്ട് ഡിസ്‌നിയുടെ നൂറ്റിഇരുപത്തൊന്നം ജന്മവാർഷികം വാൾട്ട് ഡിസ്‌നി : വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട്ട് ഡിസ്‌നി പ്രേക്ഷകരെ കാർട്ടൂണിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ അമേരിക്കൻ… നവയുഗ മലയാള സിനിമ രംഗത്ത് മഴവിക്കാവടി തീർക്കാൻ… പുതുമോടിയോടെ കോക്കേഴ്സ് എന്ന ബ്രാൻഡ് വീണ്ടും മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച… നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡി ജനുവരി 12 2023 ന് തീയേറ്ററുകളിൽ നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡി ജനുവരി 12 2023 ന് ഗ്രാൻഡ്…
റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) വേഗത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സാധ്യതയാണ്. അതായത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ തല്‍സമയം പണം കൈമാറുന്നതിനുള്ള പേയ്മെന്റ് സംവിധാനം ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരികയാണ്. എവിടെയിരുന്നും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും, സമയലാഭവും... ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരികയാണ്. എവിടെയിരുന്നും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും, സമയലാഭവും ഇതിന്റെ ഗുണങ്ങളില്‍ ചിലതാണ്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (neft), ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (imps), റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) എന്നിവയാണ് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറുകള്‍. എന്താണ് റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന് നോക്കാം. റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) വേഗത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സാധ്യതയാണ്. അതായത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ തല്‍സമയം പണം കൈമാറുന്നതിനുള്ള പേയ്മെന്റ് സംവിധാനം. ഈ സംവിധാനം വഴി കൈമാറ്റം ചെയ്യുവുന്ന കുറഞ്ഞ തുക രണ്ടു ലക്ഷം രൂപയാണ്. 10 ലക്ഷം രൂപ വരെ ഇങ്ങനെ അയക്കാം. സ്വന്തം ബാങ്കില്‍ നിന്നും മറ്റു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റിലൂടെ കൈമാറാം. നേട്ടങ്ങള്‍ അതിവേഗത്തില്‍ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായതിനാല്‍ ഇത് വിശ്വാസ യോഗ്യമാണ്. അപകടസാധ്യതയും കുറവാണ്. ഓണ്‍ലൈനായി നടത്താമെന്നതും ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. എങ്ങനെ പ്രവര്‍ത്തിക്കുന്നു ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഓണ്‍ലൈനായും ബാങ്കില്‍ പോയി നേരിട്ടും റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് നടത്താം. ഏത് അക്കൗണ്ടിലേയ്ക്കാണോ പണം കൈമാറേണ്ടത് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ഉടമയുടെ പേര്, ഐ എഫ് എസ്സി കോഡ്, ഇടപാടിന്റെ ഉദ്ദേശം എന്നീ വിവരങ്ങള്‍ നല്‍കേണ്ടി വരും. എന്‍ ഇ എഫ് ടിയും ആര്‍ ടി ജി എസും നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) പോലെയല്ല റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്. ഡിജിറ്റല്‍ പണം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഇടപാടുകള്‍ക്ക് അധിക ചാര്‍ജുകളൊന്നും തന്നെ ഈടാക്കുന്നില്ല. ബാങ്കില്‍ പോയി നടത്തുന്ന ഇടപാടുകള്‍ക്ക് ചെറിയ തുക ഇടാക്കാറുണ്ട്. ഐ എം പി എസും ആര്‍ ടി ജി എസും ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസും (ഐ എം പി എസ്) ആര്‍ ടി ജി എസ് പോലെ ഒറ്റത്തവണ വേഗത്തില്‍ നടക്കുന്ന ഇടപാടുകളാണ്. എന്നാല്‍ ഐ എം പി എസ്
അക്രമത്തിന്‍റെ മാര്‍ഗ്ഗം വെടിഞ്ഞ് നവീകരണത്തിന് തയ്യാറാകണമെന്ന് ഇറാക്കി സര്‍ക്കാരിനോട് അവിടത്തെ കത്തോലിക്കാ സഭാപ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ പ്രതിഷേധത്തിന് എതിരെ സര്‍ക്കാരിന്‍റെ അനീതിപരവും അക്രമാസക്തവുമായ പ്രതികരണത്തെ അപലപിച്ചുകൊണ്ടാണ് ബാഗ്ദാദിലെ അല്‍-മന്‍സൂര്‍ ആസ്ഥാനത്തു ചേര്‍ന്ന സ്ഥലത്തെ കൽദായ സഭാ മെത്രാന്മാരുടെയും അല്‍മായ പ്രതിനിധികളുടെയും സംഗമം ജനങ്ങളുടെ പേരില്‍ നീതിക്കായി അഭ്യര്‍ത്ഥന നടത്തിയത്. ഇറാക്കിലെ കല്‍ദായ കത്തോലിക്ക പാത്രിയര്‍ക്കിസ്, കര്‍ദ്ദിനാള്‍ ലൂയി സാഖോ പ്രഥമന്‍റെ അദ്ധ്യക്ഷതയിലാണ് ദേശീയ തലത്തിലും അന്യനാടുകളില്‍നിന്നുമുള്ള സഭാ പ്രതിനിധികളും മെത്രാന്മാരും ഇറാക്കിന്‍റെ സുസ്ഥിതിക്കായി സര്‍ക്കാരിനോട് അപേക്ഷിച്ചത്. പൗരാണികവും ചരിത്രപരവുമായ ഇറാക്കിന്‍റെ ഭരണാധികാരം അഞ്ജാത ശക്തികളുടെ കൈകളില്‍ അമര്‍ന്നുപോകാതിരിക്കണമെന്ന് സഭാദ്ധ്യക്ഷന്മാര്‍ അപേക്ഷിച്ചു. മാത്രമല്ല അഴിമതിയും അനീതിയും അക്രമവുമില്ലാത്ത ഒരു സര്‍ക്കാര്‍ നാടുഭരിക്കണം എന്ന സദുദ്ദേശത്തോടെയും സമാധാനപരമായും നടത്തുന്ന ജനങ്ങളുടെ പ്രതിഷേധത്തെ അല്‍മായ നേതാക്കളും സഭാദ്ധ്യക്ഷന്മാരും പിന്‍താങ്ങുന്നതായും പ്രസ്താവന വെളിപ്പെടുത്തി. പ്രതിഷേധിക്കുന്ന സാധാരണ പൗരന്മാരെ തോക്കുകൊണ്ടും അതിക്രമങ്ങള്‍കൊണ്ടും നേരിടുന്ന ധാര്‍ഷ്ട്യത്തിന്‍റെ മുറ മാറ്റിവയ്ക്കണമെന്നും, സംവാദത്തിന്‍റെയും നീതിയുടെയും വഴികള്‍ സ്വീകരിക്കണമെന്നും സഭാദ്ധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥനയില്‍ വ്യക്തമാക്കി. സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കുന്ന ജനങ്ങളും യുവതീയുവാക്കളും നാടിന്‍റെ മക്കളും ഭാവിയുമാണ്. അതുപോലെ ഇറാക്കിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവുമായ ബഹുത്വവും വലിപ്പവും മനസ്സിലാക്കി, സംസ്കാര സമ്പന്നമായ നാടിനെ പൊതുഭവനമായി ഉള്‍ക്കൊള്ളണമെന്നും കര്‍ദ്ദിനാള്‍ സാഖോയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, മുറിപ്പെട്ടവരുടെ സൗഖ്യത്തിനായും, ഇറാക്കിനെ സമാധാനപൂര്‍ണ്ണവും മഹത്വമാര്‍ന്നതുമായ രാഷ്ട്രമാക്കി മാറ്റണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാത്രിയേര്‍ക്കേറ്റിന്‍റെ മാധ്യമപ്രസ്താവന ഉപസംഹരിച്ചത്. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
പലരും ഈ ചോദ്യങ്ങള്‍ക്ക് “തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാം” അല്ലെങ്കില്‍ “പണത്തെക്കുറിച്ച് വേവലാതിപ്പെടാതെ ജീവിക്കാം” അല്ലെങ്കില്‍ “സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കാം” എന്നൊക്കെ ഉത്തരം നല്‍കും. സമ്പത്തുണ്ടായിരിക്കുക എന്നതിനര്‍ത്ഥം, ഉത്തരവാദിത്തങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ചെലവഴിക്കാന്‍ ആവശ്യമായ തുക കൈവശം ഉണ്ടായിരിക്കുക എന്നതാണ്. എന്നിരുന്നാലും, എല്ലാ ദീര്‍ഘകാല ചെലവുകളിലും “പണപ്പെരുപ്പം” എന്ന സുപ്രധാന ഘടകം മറന്നു പോകരുത്. പേരു പോലെ തന്നെ പണപ്പെരുപ്പം എന്നത് നിങ്ങള്‍ നിങ്ങളുടെ ജീവിതം ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ട സമയം എത്തുമ്പോള്‍ നിങ്ങളുടെ ചെലവില്‍ ഉണ്ടാക്കുന്ന വര്‍ധന എന്ന പ്രതിഭാസമാണ്. ഡൈവേഴ്സിഫൈഡ്‌ ഇക്വിറ്റി ഫണ്ടുകള്‍ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സ്വരൂപിക്കാനുള്ള അവസരം നല്‍കും. റിസ്കും ന്യായമായ അളവിലേ ഉണ്ടായിരിക്കുകയുള്ളൂ. മൂന്ന് ഘടകങ്ങള്‍ കൊണ്ട് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട റിസ്കുകള്‍ നിയന്ത്രിക്കും. ഫണ്ട് മാനേജ് ചെയ്യുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ വൈദഗ്ധ്യം വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനാല്‍ റിസ്കുകളും വൈവിധ്യമായിരിക്കും ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കുന്ന ദീര്‍ഘകാല നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് സമ്പത്ത് പെരുക്കാനുള്ള അവസരം നല്‍കാന്‍ സാധ്യതയുള്ള ഒരു അസെറ്റ് ക്ലാസ് ആണ് ഇക്വിറ്റികളെങ്കിലും ഇവ ഹ്രസ്വകാലത്തില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. അതിനാല്‍, ദീര്‍ഘകാലമായിരിക്കണം നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്.
മലയാളത്തിലെ അനശ്വര നടൻ ജയന്റെ ബന്ധുത്വ തര്‍ക്കങ്ങളും പിതൃത്വത്തിലുള്ള അവകാശ വാദവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിട്ട് കുറച്ചേറെ വർഷങ്ങളായി. ജയന്‍ പിതാവാണ് എന്ന് അവകാശപ്പെടുന്ന മുരളി ജയന്‍ പിതൃത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോഴും. ഇപ്പോഴിതാ,... Trending Social Media2 years ago ‘നിന്നെ ഞാൻ നശിപ്പിക്കും, നിന്റെ സ്ഥാപനം ഞാൻ പൂട്ടിക്കും’; സൂരജ് പാലാക്കാരനെതിരെ ആദിത്യൻ അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയ൦. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകൻ സൂരജ് പാലാക്കാരൻ ആദിത്യനെതിരായി തന്റെ ചാനലിൽ ഒരു വാർത്ത സംപ്രേക്ഷണം... Celebrities2 years ago തൻ്റെയും അമ്പിളിയുടെയും ജീവിതം തകർത്തത് ആദിത്യൻ, വെളിപ്പടുത്തലുമായി അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ വിവാഹം, വിവാഹേതര ബന്ധം തുടങ്ങി നിരവധി വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. അതിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന പേരുകളാണ് നടി അമ്പിളി ദേവിയുടെയും ഭർത്താവ് ആദിത്യന്റെയും. അമ്പിളി ദേവി നടത്തിയ ചില വെളിപ്പെടുത്തലുകൾ വളരെ ഞെട്ടലോടെയാണ്... Serial News2 years ago അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; അമ്പിളി-ആദിത്യൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ജീജാ സുരേന്ദ്രൻ നടൻ ആദിത്യൻ ജയന്റേയും നടി അമ്പിളി ദേവിയുടെയും വിവാഹം പ്രേക്ഷകർക്കിടെയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ആദിത്യൻ നാലാമതും വിവാഹം കഴിച്ചിരിക്കുന്നു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. മുൻ ഭാര്യയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ചാണ് അമ്പിളിയുടെ... Celebrities2 years ago ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, വിവാഹ മോചനം വേണം, ജീവന് ഭീഷണിയുണ്ട്, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി ഭർത്താവും നടനുമായ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അമ്പിളി ദേവി രംഗത്ത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ചില ഞെട്ടിക്കുന്ന വിവരങ്ങൾ അമ്പിളി വെളിപ്പെടുത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലും അഭിമുഖത്തിൽ അമ്പിളി പറയുന്നു. ഭർത്താവ്... Trending Social Media2 years ago അമ്പിളി ദേവിയുടെ “ജീവിതം”, പോസ്റ്റിന് പിന്നാലെ മറുപടിയുമായി ആദിത്യൻ ജയൻ മലയാളികൾക്കിടെ ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ ആദിത്യന്റെയും നടിയും നർത്തകിയുമായ അമ്പിളിദേവിയുടെയും വിവാഹം. ആദിത്യന്റെയും അമ്പിളിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ‘സീത’ എന്ന പരമ്പരയിൽ ഒരുമിച്ചഭിനയിക്കുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പരമ്പരയിൽ ഇരുവരും ദമ്പതികളായിരുന്നു. മിനിസ്ക്രീൻ-... More Posts Recent Posts ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ കശ്മീരിന് പകരം ലത മതിയെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, ഇന്ത്യയുടെ വാനമ്പാടി ഇനി ഓർമ “ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഉണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കി പറയണം”: ദിലീപ് കേസിൽ അശ്വതി
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. അതോടൊപ്പം, നമ്മുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്. നിർജ്ജലീകരണം ആരോഗ്യത്തെ മാത്രമല്ല ചർമ്മ സൗന്ദര്യത്തെയും ബാധിക്കാം. നിർജ്ജലീകരണം കുറച്ചുകൊണ്ട് സ്വാഭാവികമായ രീതിയിൽ പരിപോഷിപ്പിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് ജ്യൂസുകൾ കുടിക്കുക എന്നുള്ളത്. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം.. മഞ്ഞൾ വെള്ളം മഞ്ഞൾ വെള്ളം ദിവസവും കുടിക്കുന്നത് ചർമ്മത്തിന് ​ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഏറ്റവും ശക്തമായ ആന്റി – ഇൻഫ്ലമേറ്ററി പാനീയമാണ്. ഇത് ശരീരത്തിന്റെ നിറത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വിഷവസ്തുക്കളിൽ നിന്ന് രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. തക്കാളി, കാരറ്റ് ജ്യൂസ് ഉയർന്ന പോഷകഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ കരളിനെ ശുദ്ധീകരിക്കാനും രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കാനും മികച്ചതാണ് തക്കാളി, കാരറ്റ് ജ്യൂസ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഈ ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് സ്വാഭാവിക ജലാംശവും മോയ്സ്ചറൈസേഷനും നൽകാനും ചർമ്മത്തിന്റെ ഘടനയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു. Read Also:- എല്ലാ വർഷവും സ്ഥിരതയാർന്ന പ്രകടനം, അവന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനാവില്ല: ആകാശ് ചോപ്ര നെല്ലിക്ക, കറ്റാർവാഴ ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ ഉത്തമമാണ് നെല്ലിക്ക ജ്യൂസ്. ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും സഹായിക്കുന്നു. ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ദഹനത്തിനും സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു. അണുബാധ, മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഇന്ത്യൻ നാവിക സേനയുടെ ആധുനിക അതിവേഗ ആക്രമണ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി (INS Kalpeni) . 2010 ഒക്ടോബർ 14 ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവെച്ച് കമ്മീഷൻ ചെയ്തു. കാർ നിക്കോബാർ ക്ലാസ്സ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ശ്രേണിയിലെ ഏഴാമത്തെ കപ്പലാണ് ഐ.എൻ.എസ്. കൽപ്പേനി. വാട്ടർ പ്രൊപ്പൽഷൻ ജെറ്റുകൾ ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്ന 35 നോട്ട്സ് വേഗമുള്ള ഈ കപ്പൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വർ ആണ് കമ്മീഷൻ ചെയ്തത്[1]. കേരളം, ലക്ഷദ്വീപ് മേഖലകളിലെ തീരസംരക്ഷണത്തിനാണ് കൽപ്പേനി ഉപയോഗി ക്കുക.. 3 ഓഫിസർമാരുൾപ്പെടെ 38 ജീവനക്കാരാണ് കപ്പലിലുള്ളത്[2]. നിർമ്മാണംതിരുത്തുക തദ്ദേശീയമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ബംഗാരം ശ്രേണിയിലെ യുദ്ധക്കപ്പലുകളുടെ പുതു തലമുറയിലാണ് ഐ.എൻ.എസ്. കൽപ്പേനി പെടുക. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പത്ത് കപ്പലുകളിൽ ഏഴമത്തേതാണ് ഈ യുദ്ധക്കപ്പൽ[3]. 52 മീറ്റർ നീളവും 320 ടൺ ഭാരവുമുള്ള ഈ കപ്പലിന്റെ വേഗത 35 നോട്ടിക്കൽ മൈലാണ്. ഇഗ്ല (സാം) മിസ്സൈലുകൾ, എസ്.എൽ.ആറുകൾ, എച്ച്.എം.ജി.കൾ, എൽ.എം.ജി. തുടങ്ങി യ ശക്തിയേറിയ 11 തോക്കുകൾ കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്. അവലംബംതിരുത്തുക മാതൃഭൂമി ദിനപത്രം. (‘നഗരം’, പേജ് III, 15.10.2010). ↑ "INS Kalpeni Commissioned Into Indian Navy". ഔട്ട്ലൂക്ക് ഇൻഡ്യ. 14 ഒക്ടോബർ 2010. ശേഖരിച്ചത് 27 ഒക്ടോബർ 2010. [പ്രവർത്തിക്കാത്ത കണ്ണി] ↑ "Indian Navy inducts new warship INS Kalpeni". Times of India. 14 ഒക്ടോബർ 2010. മൂലതാളിൽ നിന്നും 2010-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഒക്ടോബർ 2010. ↑ "NS Kalpeni inducted into Indian Navy". ഫ്രോണ്ടിയർ ഇൻഡ്യ. 14 ഒക്ടോബർ 2010. മൂലതാളിൽ നിന്നും 2010-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഒക്ടോബർ 2010. "https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._കൽപ്പേനി&oldid=3626845" എന്ന താളിൽനിന്ന് ശേഖരിച്ചത്
Dec 5, 2022 @ 11:51 GIE (Malayalam), Kerala, ഓൺലൈൻ, തെരഞ്ഞെടുപ്പ്, യാത്രാവിവരണങ്ങൾ, വ്യക്തികൾ, സാങ്കേതികം, സാമൂഹികം, സാഹിത്യം, സാഹിത്യചോരണംManoj Ravindran ഇന്ത്യ മുഴുവൻ അരിച്ചുപെറുക്കി കാണുക എന്ന ജീവിതാഭിലാഷം നടപ്പാക്കുന്നതിനോടൊപ്പം അത് ഡോക്യുമെൻ്റ് ചെയ്യുക എന്ന പദ്ധതിയും താലോലിച്ച് തുടങ്ങുന്ന കാലത്തെ സംഭവമാണ്. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് നിത്യേന യാത്രാവിവരണങ്ങൾ എഴുതിയിടുക എന്നതായിരുന്നു ആദ്യകാലത്ത് മനസ്സിൽ ഉണ്ടായിരുന്ന പദ്ധതി. കാലം മുന്നോട്ട് പോകെ യൂട്യൂബ് പോലുള്ള സൗകര്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു. എഴുത്തിനൊപ്പം വീഡിയോയും ആകാമെന്ന് തീരുമാനിച്ചു. ആദ്യത്തെ പത്ത് ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ ഇത് രണ്ടും നടപ്പിലാക്കി നോക്കിയെങ്കിലും രണ്ട് പരിപാടിയും ഒരുമിച്ച് മുന്നോട്ട് നീക്കുക ബുദ്ധിമുട്ടാണെന്ന് ബോദ്ധ്യമായി. പോരാത്തതിന് എഴുതിയിട്ടത് മുഴുവൻ കാരൂർ സോമൻ മോഷ്ടിച്ച് കൊണ്ടുപോയി പുസ്തകമാക്കുന്ന നിലയ്ക്ക് ഇനിയെന്തിന് യാത്രാവിവരണങ്ങൾ എഴുതണം എന്ന ചിന്തയും ശക്തമായിരുന്നു. അങ്ങനെ നിത്യേനയുള്ള യാത്രാവിവരണങ്ങൾ അവസാനിപ്പിച്ച് വീഡിയോകൾ മാത്രം ചെയ്താൽ മതിയെന്ന് നിശ്ചയിച്ചു. Great Indian Expedition എന്നാണ് യൂ ട്യൂബ് ചാനലിന് പേരിട്ടത്. അതിനായുള്ള ലോഗോയും മറ്റും നന്ദൻ ഉണ്ടാക്കിത്തരുകയും ചെയ്തു. പക്ഷേ ഏതാണ്ട് അതേ സമയത്ത് റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ വ്ലോഗ് ചെയ്യുന്ന അഷ്റഫ് അലി തൻ്റെ ഇന്ത്യൻ പര്യടനത്തിന് Great India Expedition എന്ന പേർ നൽകി മുന്നോട്ട് പോകുന്നതായി മനസ്സിലാക്കി. (Indian/India എന്നത് മാത്രമാണ് പേരിലുള്ള വ്യത്യാസം) ആരാണ് ആ പേർ ആദ്യം മനസ്സിൽ കണ്ടതെന്നും ആദ്യം പബ്ലിക്ക് ആക്കിയതെന്നും വലിയ നിശ്ചയമൊന്നും എനിക്കിന്നുമില്ല. യൂ ട്യൂബിൽ തപ്പിയാൽ സമാനമായ പേരുള്ള പല ചാനലുകളും യാത്രാ സംരംഭങ്ങളും അന്നേ തന്നെ ഉണ്ടായിരുന്നു എന്നത് മറ്റൊരു തമാശ. എന്തായാലും കേരളത്തിൽ നിന്ന് രണ്ട് വ്യക്തികൾ ഒരേ പേരിൽ യാത്രാപദ്ധതി നടപ്പിലാക്കി വ്ലോഗ് ചെയ്താൽ അത് കാണികളിലും സബ്സ്ക്രൈബേർസിലും ചിന്താക്കുഴപ്പം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ, അതിലെ മുഴുവൻ സാഹചര്യവും എനിക്കനുകൂലമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അത് വ്യക്തമാക്കാം. അഷ്റഫ് എന്നേക്കാൾ എത്രയോ മുന്നേ യൂ ട്യൂബിൽ മനോഹരമായ യാത്രാ വീഡിയോകൾ ഇടുന്ന വ്യക്തിയാണ്. എൻ്റെ ചാനൽ സബ്സ്ക്രെബേർസ് പൂജ്യമായിരിക്കുന്ന സമയത്തും അഷ്റഫിനെ ഞാനടക്കം ലക്ഷങ്ങൾ കാണുന്നുണ്ട്. പക്ഷേ ഞങ്ങൾ തമ്മിൽ ആ സമയത്ത് ഓൺലൈനിലെ ഏതെങ്കിലും ഒരു സങ്കേതം വഴി സൗഹൃദമോ ആത്മബന്ധമോ ഇല്ല. എന്തായാലും ആ സാഹചര്യത്തിൽ രണ്ടുപേരും സമാനമായ യാത്രാ പേരുമായി നീങ്ങിയാൽ, പുതുതായി Great Indian Expedition എന്ന വരികൾ/ചാനൽ സെർച്ച് ചെയ്ത് നോക്കുന്ന ഒരാൾക്ക് അഷ്റഫിൻ്റെ എന്നത് പോലെ തന്നെ എൻ്റേയും ചാനൽ കിട്ടാൻ സാദ്ധ്യതയുണ്ട്. ഞങ്ങളെ രണ്ട് പേരെയും ചാനലുകളിലൂടെ അറിയാത്ത ഒരാൾക്ക് ആരെ വേണമെങ്കിലും സബ്സ്ക്രെബ് ചെയ്യാം. റൂട്ട് റെക്കോഡ്സ് എന്ന് ടൈപ്പ് ചെയ്ത് അഷ്റഫിനെ പരതുന്നതിന് പകരം Great India/Indian Expedition എന്ന് ആരൊക്കെ പരതിയാലും അവർ എൻ്റെ ചാനലിലേക്ക് എത്താനാണ് സാദ്ധ്യത കൂടുതൽ. അങ്ങനെ അഷ്റഫിനെ പിന്തുടരാൻ ഉദ്ദേശിച്ച് യൂട്യൂബിൽ വന്ന ഒരാളെങ്കിലും അബദ്ധവശാൽ എന്നെ പിന്തുടർന്നാൽ എനിക്കാണ് മെച്ചം. അഷ്റഫിന് നഷ്ടവും. ഒരേ പേർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ഈ ചിന്താക്കുഴപ്പം ഇതേപടി തന്നെ ഞാൻ അഷ്റഫിനെ അറിയിച്ചു. ഇത്തരത്തിൽ എനിക്ക് എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടെങ്കിൽ അഷ്റഫിന് യാതൊരു വൈക്ലബ്യവും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. രണ്ടുപേരും യാത്രാപദ്ധതിയുടെ പേരുകൾ മാറ്റേണ്ടതില്ലെന്ന് സസന്തോഷം ധാരണയായി. അവിടന്നങ്ങോട്ട് ഞങ്ങൾ ഓൺലൈൻ സുഹൃത്തുക്കളായി. നേരിൽ കണ്ടു; ഓഫ് ലൈനാക്കി. ഒരു ചടങ്ങെന്ന നിലയ്ക്ക് എൻ്റെ യാത്ര, കലൂരിൽ വെച്ച് അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ സംബന്ധിയായ കാര്യങ്ങൾക്ക് ഞങ്ങളിന്നും ചർച്ച ചെയ്യുന്നു, സഹകരിക്കുന്നു, ഇടയ്ക്ക് ഫോൺ ചെയ്യുന്നു, നല്ല നിലയിൽ സൗഹൃദം മുന്നോട്ട് നീക്കുന്നു. ഇത്രയും പറഞ്ഞത് എൻ. എസ്. മാധവൻ്റെ ഹിഗ്വിറ്റ പേർ വിവാദവുമായി ബന്ധപ്പെട്ടാണ്. ഒരേ മീഡിയയിലുള്ള പ്രശസ്തനും അപ്രശസ്തനുമായ രണ്ടുപേർക്ക്, അവരുടെ യാത്രാപദ്ധതികൾക്ക് ഒരേ പേർ നൽകി സ്വരുമയോടെ മുന്നോട്ട് പോകാമെങ്കിൽ, അവർക്കുള്ള പങ്ക് അവരിലേക്കും സീസറിൻ്റെ പങ്ക് സീസറിലേക്കും സ്വാഭാവികമായിത്തന്നെ പോകുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ, ലോകം മുഴുവൻ അതേ പേരുള്ള കലാസൃഷ്ടികളോ സാഹിത്യസൃഷ്ടികളോ നിറഞ്ഞാലും ഒന്നും സംഭവിക്കാനില്ല. വാൽക്കഷണം:- നിരക്ഷരൻ എന്ന തൂലികാ നാമത്തിൽ നാളെ മറ്റൊരു വ്യക്തി അയാളുടെ സൃഷ്ടികളുമായോ അല്ലെങ്കിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ എവിടെയെങ്കിലും ഒരു പ്രൊഫൈലുമായോ വന്നാലും എനിക്കൊരു അലോഹ്യവുമില്ല. ആ സുഹൃത്ത് എന്നേക്കാൾ നിരക്ഷരനാണെങ്കിൽ അയാൾ മിന്നിക്കും. ഞാനെത്ര മിന്നിച്ചാലും അതിനൊരു ലിമിറ്റുണ്ടെന്ന് നല്ല ബോദ്ധ്യമുണ്ട്.
ഇത് നമ്മുടെ റോസ് മോൾ എന്ന റോസ് അന്ന മരിയ. പാലായിലെ എണ്ണം പറഞ്ഞ താന്നിക്കൽ തറവാട്ടിലെ പീലിപ്പോസിന്റെയും മരിയയുടെയും ഒറ്റ മോൾ. ട്രിവാൻഡ്രത്തെ ഒരു ഫേമസ് കോൺവെന്റ് സ്‌കൂളിൽ നിന്നും പ്ലസ് ടൂ കഴിഞ്ഞു പാലാ അൽഫോൻസാ കോളേജിൽ ഡിഗ്രിക്ക് ചേരാനിരിക്കുന്നു. പീലിപ്പോസിന്റെ പെങ്ങൾ കന്യാസ്ത്രീ ആയ ലിൻസിയുടെ നിർദേശം കാരണം ആണ് റോസ് മോളെ ആ കോൺവെന്റ് സ്‌കൂളിൽ ചേർത്തത്. നല്ല മിടുക്കി ആയി പഠിച്ചിരുന്ന റോസ് മോൾ നല്ല സുന്ദരിയും ആയിരുന്നു. മമ്മി മരിയ ഉഗ്രൻ ചരക്ക് തന്നെ. ആ സൗന്ദര്യം ആണ് റോസ് മോൾക്ക് കിട്ടിയത്. റോസിന്റെ മമ്മി മരിയ അടിപൊളി അച്ചായത്തി ചരക്ക്. പീലിപ്പോസ് കഷ്ടിച്ചാ മരിയയെ മേയിക്കുന്നതു. മരിയക്ക് അല്ലറ ചില്ലറ ചുറ്റിക്കളിയൊക്കെ ഉണ്ടെന്നു കേൾക്കുന്നു. ക്ലബ്ബും ജിമ്മും സ്പായും ഒക്കെ ആയിട്ട് നടക്കുമ്പോൾ പിന്നെ അൽപ്പമൊക്കെ കാണാതെ ഇരിക്കുമോ? നമുക്ക് പിന്നെ നോക്കാം. പീലിപ്പോസ് റബ്ബർ തോട്ടവും റബ്ബറിന്റെ മറ്റു ബിസിനസ്സുകളും ഒക്കെ ആയി പലപ്പോഴും വീട്ടിൽ കാണില്ല. വീട്ടിൽ ഒരു വേലക്കാരിയുണ്ട്. മറിയാമ്മ ചേടത്തി. പ്രായം 52 ആയങ്കെലും നല്ല ചുറു ചുറുക്കാണ്. പറമ്പിലെ പണികൾക്കായി ഒരു വർക്കിയുണ്ട്. പുള്ളിക്കും ഒരു 55 എങ്കിലും കാണും. നല്ല ആരോഗ്യം. നല്ലപോലെ പണിയും. സ്ഥിരം പണിയാണ്. പറമ്പിൽ ഒരു ഷെഡിലാണ് താമസം. വടക്ക് എങ്ങോ ആണ് നാട്. വർഷങ്ങൾ ആയി താന്നിക്കൽ ആണ് പണി. റോസ് മോളെക്കുറിച്ചു പറഞ്ഞാൽ ചുണ്ടാണ് ഹൈലൈറ്റ്. നല്ല തുടുത്ത റോസ് ചുണ്ടാണ്. റോസ് മോളെ ആര് കണ്ടാലും ആദ്യം ഓർക്കുന്നത് ആ റോസ് ചുണ്ടുകൾക്ക് ഇടയിൽ കുണ്ണ വെച്ച് കൊടുത്തു ഊമ്പിക്കുന്നതു ആയിരിക്കും. ആ തുടുത്ത ചുണ്ടുകൾ കുണ്ണത്തലയെ ചുറ്റിപ്പിടിക്കുന്നത് ഓർത്താൽ പിന്നെ അധികം വാണം അടിക്കേണ്ടി വരില്ല. കുണ്ണപ്പാല് ജെറ്റ് പോലെ ചീറ്റും. പേരിനെ ഒട്ടു കുറക്കാത്ത നിറം. പിന്നെ മുലയൊക്കെ അങ്ങനെ കണ്ടമാനം മുഴുത്തതൊന്നുമല്ല. കുണ്ടിയും അങ്ങനെ തന്നെ. സാധാരണ ഈ പ്രായത്തിലുള്ള പെമ്പിള്ളേരെക്കാൾ അല്പം കൂടെ മുഴുപ്പ് കാണും. പിന്നെ ഒട്ടും വയർ ഇല്ലാത്തതു കൊണ്ട് മുലക്ക് ഒരു തള്ളൽ തോന്നും. അത് പോലെ റ്റയിറ്റ് പാന്റിട്ടാൽ പൂറും തള്ളി നിൽക്കും. അത് പൂറിന്റെ മുഴുപ്പ് കൊണ്ടാണ്. പൂർ പ്രായത്തിൽ കൂടുതൽ മുഴുപ്പിലാണ്. ഹോസ്റ്റലിൽ റോസ് മോളേക്കാൾ മുഴുത്ത പെമ്പിള്ളേർക്ക് പോലും റോസിന്റെ അത്രയും മുഴുപ്പ് പൂറിനില്ലായിരുന്നു. അത് കൊണ്ട് അവളുടെ റൂമിൽ ഉള്ള പെമ്പിള്ളേർക്കെല്ലാം പൊടിക്ക് അസ്സൂയ പോലും ഉണ്ടായിരുന്നു. പിന്നെ എല്ലാരും കട്ട ഫ്രണ്ട്സ് ആയതു കൊണ്ട് ആരും അങ്ങനെ പ്രെകടിപ്പിച്ചിട്ടില്ലെന്നു മാത്രം. പൂറിന്റെ മുഴുപ്പെന്ന് പറഞ്ഞാൽ ലെഗ്ഗിങ്‌സ് ടോപ്പ് ഇല്ലാതെ ഇട്ടാൽ ആരും ആദ്യം റോസിന്റെ പൂറ്റിലേക്ക് ആയിരിക്കും നോക്കുക. തുടകൾക്കിടയിൽ അതിനു മാത്രം മുഴുത്തു തള്ളിയാണ് പൂർ നിൽക്കുന്നത്. അത് കൊണ്ട് റോസിന്റെ മമ്മി മരിയ റോസിനെ ലെഗ്ഗിങ്‌സ് ഇടാൻ സമ്മതിക്കില്ലായിരുന്നു. ഷോർട്സ് അല്ലേൽ സ്കർട്ട്. ഇതായിരുന്നു കൂടുതലും. മമ്മി ഇല്ലാത്തപ്പോൾ റോസ് വീട്ടിൽ ലെഗ്ഗിങ്‌സ് ഇട്ടു നടക്കും. ഹോസ്റ്റലിൽ സിസ്റ്റർ ലിൻസി ഉള്ളത് കൊണ്ട് ചുറ്റിക്കളി ഒന്നും നടക്കില്ലായിരുന്നു. ഇനി ഇവിടെ പാലായിലെ കോളേജിൽ ചേർന്നിട്ടു വേണം ഒന്ന് അടിച്ചു പൊളിക്കാൻ എന്നും കരുതിയാണ് റോസ് ട്രിവാൻഡ്രത്തു നിന്ന് വീട്ടിലേക്ക് വന്നത്. റോസ് മോൾ വീട്ടിലേക്ക് വന്നപ്പോൾ പെട്ടത് മറിയ ചേട്ടത്തിയും വർക്കിയും ആയിരുന്നു. റോസിന്റെ മമ്മി മരിയ ഇല്ലാത്തപ്പോൾ വർക്കിയും മറിയ ചേട്ടത്തിയും കൂടെ കളിക്കുമായിരുന്നു. പണ്ട് റോസ് മോൾ ഹോളിഡേയ്സിന് വന്നാലും അധിക ദിവസം വീട്ടിൽ കാണില്ലായിരുന്നു. ഇതിപ്പോൾ അങ്ങനെ അല്ലല്ലോ. ഊക്കാതെ വർക്കിയുടെ കുണ്ണ പിടഞ്ഞു തുടങ്ങി. നല്ല പോലെ കടയുമ്പോൾ വർക്കി വാണമടിച്ചു കളയും. എന്നാലും ഊക്കി സുഖിച്ച വർക്കിക്ക് ഈ വാണം പരിപാടി അത്ര സുഖമില്ലായിരുന്നു. അപ്പോഴാണ് റോസ് മോളെ വർക്കി സൂക്ഷിച്ചു നോക്കി തുടങ്ങിയത്. പെണ്ണ് ഉഗ്രൻ ഉരുപ്പടി തന്നെ. വർക്കിയുടെ ഒരു കൂട്ടുകാരൻ പറഞ്ഞത് ഇവിടുത്തെ കൊച്ചമ്മ മരിയ അവന്റെ മുതലാളി മാത്തുക്കുട്ടിയുടെ കൂടെ ചുറ്റിക്കളി ഉണ്ടെന്നു. അപ്പോൾ തള്ളയുടെ കഴപ്പ് മകൾക്കും കാണും. പിന്നെ പെണ്ണ് പീലിപ്പോസ് സാറിന്റെ പെങ്ങൾ സിസ്റ്ററിന്റെ മഠത്തിലെ സ്‌കൂളിൽ ആയിരുന്നല്ലോ. അപ്പോൾ പെണ്ണിന് ചുറ്റിക്കളിക്കൊന്നും സൗകര്യം കിട്ടില്ല. ഒന്ന് മുട്ടിയാൽ കിട്ടിയാലോ? വർക്കിയുടെ കൂട്ടുകാരൻ ആന്റപ്പൻ പറഞ്ഞത് അവൻ അവന്റെ മുതലാളിയുടെ മകളെ ഊക്കുന്നുണ്ടെന്നു. പെണ്ണിന് പ്രായം 18 ആയെ ഉള്ളൂ. ആന്റപ്പൻ ഇളം ചക്കയുടെ രുചി പറയുമ്പോൾ വർക്കി കുണ്ണ പൊങ്ങി മറിയെ കളിക്കും. റോസ് മോൾ അന്നൊന്നും ചിന്തയിൽ വന്നിരുന്നില്ല. ഇപ്പോൾ ആ കണ്ണിൽക്കൂടെ നോക്കിയപ്പോൾ പെണ്ണ് ഒരു ഇടി വെട്ടു സാദനം തന്നെ. ഓർത്തപ്പോൾ വർക്കിയുടെ കുണ്ണ നൂറിൽ നിന്നു. അപ്പോൾ പിന്നെ ആന്റപ്പൻ പറഞ്ഞ പോലെ പെണ്ണിനെ ഒന്ന് വളക്കാൻ നോക്കാം. വർക്കി തീരുമാനിച്ചു. പക്ഷെ നിറവും രൂപവും ഒന്നും വെച്ച് നടക്കില്ല. അപ്പോൾ പിന്നെ ആന്റപ്പൻ ചെയ്ത പോലെ തന്റെ മുഴുത്ത കുണ്ണ കാണിച്ചു പെണ്ണിനെ കൊതിപ്പിച്ചു നോക്കാം. ലോകത്തു ഇന്നുവരെ മുഴുത്ത കുണ്ണ ഇഷ്ടമില്ലാത്ത പെണ്ണുങ്ങൾ ഇല്ല. അല്ലേൽ മുഴുത്ത കുണ്ണ കൊള്ളാം എന്ന് കരുതാത്തവർ. സാധാരണയിൽ കവിഞ്ഞ മുഴുത്ത കുണ്ണയുള്ള തനിക്ക് അപ്പോൾ പിന്നെ പറ്റാതെയിരിക്കുമോ? അങ്ങനെ വർക്കി പറമ്പിൽ പണിക്ക് അണ്ടർവെയർ ഇടാതെ നടന്നു തുടങ്ങി. പണ്ട് റോസ് മോൾ ഇടക്കെല്ലാം പറമ്പിൽ കൂടെ വന്നിട്ടുണ്ടെങ്കിലും വർക്കി വേറെ ഒരു കണ്ണോടെ നോക്കാത്തത് കൊണ്ട് വർക്കിയും റോസും ഇങ്ങനെയുള്ള കാര്യങ്ങളിൽ ചെന്ന് പെട്ടില്ല. ഇനിയിപ്പോൾ കാര്യങ്ങൾ മാറ്റണമല്ലോ. വർക്കി അതിനായി നോക്കിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വർക്കിക്ക് ഒരു അവസരം ഒത്തു വന്നു. മരിയ ഇല്ലാത്തപ്പോൾ റോസ് ചുമ്മാ പറമ്പിൽ കൂടെ ഇറങ്ങി. ട്രിവാൻഡ്രത്തെ കോൺവെന്റിൽ പറമ്പൊന്നും അധികം ഇല്ലായിരുന്നു. അത് കൊണ്ട് വീട്ടിൽ വന്നാൽ റോസ് പറമ്പിൽ ഇറങ്ങി നടക്കും. റോസ് വരുന്നത് കണ്ട വർക്കി കുത്തിയിരുന്ന് കാട് പറിക്കാൻ തുടങ്ങി. അണ്ടർ വയർ ഇല്ലാത്തതു കൊണ്ട് തുണി കുറച്ചു മാറിയാൽ കുണ്ണ കാണാം. "ആ, മോളോ? വാ..വാ", വർക്കി പറഞ്ഞപ്പോൾ റോസ് അങ്ങോട്ട് ചെന്നു. "ചേട്ടൻ എന്നാ പണി?", റോസ് ചോദിച്ചു. "ഈ കപ്പയുടെ തടത്തിലെ കാട് പറിക്കുവാ മോളെ", വർക്കി പറഞ്ഞു. "കിളച്ചു പറിക്കാൻ മേലെ?", റോസ് ചോദിച്ചു. "അത് പറ്റില്ല മോളെ. മണ്ണ് ഇളക്കാൻ പാടില്ല. മോൾ കൂടുന്നോ?", വർക്കി ചോദിച്ചു. "ഉം. കൂടാം", റോസ് പറഞ്ഞു. "എന്റെ പൊന്നു മോളെ, ഞാൻ ചുമ്മാ പറഞ്ഞതാ. മോളുടെ ആ വിരലൊക്കെ ചെളിയാകും", വർക്കി പറഞ്ഞു. "ഓ, കഴുകിയാൽ പോരെ?", റോസ് ചോദിച്ചു. "അയ്യോ മോളെ. എന്നാലും നല്ല പൂ പോലുള്ള വിരലല്ലേ?", വർക്കി പറഞ്ഞു. "ഒന്ന് പോ ചേട്ടാ", റോസ് പറഞ്ഞു. പെണ്ണിന് സുഖിച്ചെന്നു വർക്കിക്ക് മനസിലായി. അത് പിന്നെ ഈ ലോകത്തു ഏതു പെണ്ണിനാ സുഖിക്കേലാത്തെ? "മോളെ പോലെ തന്നെയാ വിരലും. എന്ത് ഭംഗി കാണാൻ", വർക്കി പറഞ്ഞു. വർക്കിയുടെ നേരെ മുമ്പിൽ നിന്നാണ് റോസ് സംസാരിക്കുന്നതു. റോസിന്റെ ലെഗ്ഗിങ്‌സിലെ പൂർ കണ്ടപ്പോൾ വർക്കിയുടെ തൊണ്ട വരണ്ടു. എന്റെ കർത്താവേ ഈ പെണ്ണിന്റെ ചക്കയുടെ ഒരു മുഴുപ്പ്? മറിയക്ക്‌ പോലും ഉണ്ടോ ഇത്രയും മുഴുപ്പ്? ഇത് വായിൽ ഒതുങ്ങേലല്ലോ? വർക്കി റോസിന്റെ കവക്കിടയിലോട്ടു നോക്കിയോർത്തു. വർക്കിയുടെ കുണ്ണ കവക്കിടയിൽ കിടന്നു പിടഞ്ഞു. വർക്കി പതിയെ ലുങ്കി ഒന്ന് സൈഡിലോട്ടു മാറ്റി. നേരത്തെ തന്നെ തൊലിച്ചു കുണ്ണമകുടം കാണുന്ന തരത്തിൽ വെച്ചിരുന്നു. കുണ്ണ കറുത്തതു ആയതു കൊണ്ട് കുണ്ണത്തലയുടെ ചുവപ്പ് കാണണം എന്ന് ആന്റപ്പൻ പറഞ്ഞിരുന്നു. "ഈ ഡ്രെസ്സിൽ നല്ല ചേലാ മോളെ കാണാൻ?", വർക്കി റോസിന്റെ തടിച്ച ചക്കയിലോട്ടു നോക്കി പറഞ്ഞപ്പോൾ റോസ് വർക്കിയുടെ കുണ്ണത്തല നോക്കി നിൽക്കുവായിരുന്നു. കൂട്ടുകാരികൾ പറഞ്ഞു കേട്ടിട്ടുള്ള ഒത്ത ഒരു കുണ്ണ. "ഈ ഡ്രെസ്സിട്ടു മോളെ അങ്ങനെ കാണാറില്ലല്ലോ?", റോസ് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു വർക്കി വീണ്ടും ചോദിച്ചു. "അത് പിന്നെ മമ്മി സമ്മതിക്കില്ല ചേട്ടാ", റോസ് പറഞ്ഞു. "അതെന്നാ മോളെ?", വർക്കി ചോദിച്ചു. "അത് പിന്നെ ചേട്ടാ.. മമ്മി പറയുന്നേ..അല്ല", റോസ് നിർത്തി. "മനസിലായി മോളെ. മോളുടെ ഈ സൗന്ദര്യം ആരും കാണണ്ടാന്നു കരുതിയല്ലേ?". വർക്കി അവളുടെ ചക്കയിലേക്ക് നോക്കിയാണ് പറഞ്ഞത്. "അങ്ങനെയൊന്നുമില്ല ചേട്ടാ", റോസ് പറഞ്ഞു. "മോളെ പോലെ സുന്ദരി ഈ അടുത്തെങ്ങും ഇല്ല. മോൾക്ക് ഇത്രയും ചേലുണ്ടെന്നു ചേട്ടന് ഇപ്പോഴാ മനസിലായെ. ഈ ഡ്രസ്സ് അടിപൊളിയാ മോളെ", വർക്കി പറഞ്ഞു. അപ്പോഴേക്കും വർക്കിയുടെ കുണ്ണ കുറച്ചു മുഴുത്തിരുന്നു. എങ്കിലും വളഞ്ഞാ കിടന്നതു. "മോളെ ഞാൻ ഇച്ചിരെ ഭക്ഷണം കഴിക്കാൻ പോകുവാ. മോൾ വരുന്നോ?", വർക്കി ചോദിച്ചു. "എന്തുവാ ചേട്ടാ കഴിക്കാൻ? ഞാനും വരാം", റോസ് പറഞ്ഞു. "അത് കപ്പയും മീനും. ഉണക്ക മീനാ. പിന്നെ മോൾക്ക് വേണേൽ ഏത്തപ്പഴം തരാം", വർക്കി പറഞ്ഞു. "പഴം വീട്ടിലുണ്ട്", റോസ് പറഞ്ഞു. "ഇത് അതിനേക്കാൾ മുഴുത്ത പഴമാ". കുണ്ണ ഒന്ന് വെട്ടിച്ചു ലുങ്കിയിൽ ഒന്ന് പൊക്കി വർക്കി പറഞ്ഞപ്പോൾ റോസിന് മനസിലായി കാര്യം. നേരത്തെ വർക്കിയുടെ സുഖിപ്പീരിൽ സുഖിച്ചു നിൽക്കുവായിരുന്നു അവൾ. കൂട്ടുകാരികളുടെ കൂടെ കൂടി വഴുതനങ്ങായും ഏത്തപ്പഴവും ഒക്കെ കേറ്റിയിട്ടുണ്ടെങ്കിലും ഒരു കുണ്ണ കാണാൻ പോലും പറ്റിയിരുന്നില്ല. കുണ്ണ കേറ്റി കളിക്കുന്ന സുഖം വീട്ടിൽ നിന്നും വന്നു പോയി പഠിക്കുന്ന ചില കൂട്ടുകാരികൾ പറഞ്ഞു കേട്ടതേയുള്ളൂ. വാ മോളെ. വർക്കി നടന്നു. റോസ് പിന്നാലെ നടന്നു. വീട്ടിലെ പണിക്കാർ ആണ് ഏറ്റവും സേഫ് എന്നാണു പറഞ്ഞു കേട്ടത്. നല്ല പോലെ പൂറൊക്കെ തിന്നും, നമ്മളെ സുഖിപ്പിക്കും എന്നൊക്കെ. ബോയ്സ് ആണേൽ അവർക്ക് എങ്ങനെയും പാൽ കളയണം എന്നാണു കൂടുതലും ചിന്ത. റോസ് ഓരോന്ന് ഓർത്തു വർക്കിയുടെ കൂടെ നടന്നു. "മോളിരിക്ക്. ഞാൻ ഒന്ന് ദേഹം കഴുകിയിട്ടു ഇപ്പം വരാം", വർക്കി പറഞ്ഞിട്ട് അടുത്തുള്ള തോട്ടിലേക്ക് പോയി. ഉടനെ തന്നെ വർക്കി തിരിച്ചു വന്നു. "വർക്കി ചേട്ടൻ ഇത്ര പെട്ടന്ന് കുളിച്ചോ?", റോസ് ചോദിച്ചു. "ഇല്ല മോളെ, ഒന്ന് ദേഹം കഴുകിയതേയുള്ളൂ. അധികം വിയർത്തില്ലായിരുന്നല്ലോ", വർക്കി പറഞ്ഞു. "ചേട്ടൻ കഴിക്കുന്നില്ലേ?", അല്പം കഴിഞ്ഞു റോസ് ചോദിച്ചു. "മോൾക്ക് ഏത്തപ്പഴം തന്നിട്ട് കഴിച്ചാൽ പോരെ?". വർക്കി ചോദിച്ചപ്പോൾ റോസ് താഴോട്ടു നോക്കിയിരുന്നു. വർക്കി പുറത്തോട്ടു ഒന്ന് നോക്കിയിട്ടു ഷെഡിന്റെ വാതിൽ അകത്തു നിന്ന് അടച്ചിട്ടു റോസിന്റെ അടുത്ത് ചെന്നിരുന്നു. റോസിന്റെ ശ്വാസം കൂടി. "മോളെ", വർക്കി വിളിച്ചു. "ഉം", റോസ് മൂളി. അവളുടെ മുലകൾ ഉയർന്നു താഴുന്നത് കണ്ടു വർക്കിയുടെ കുണ്ണ പിടച്ചു. വർക്കി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചപ്പോൾ അവൾ അറിയാതെ എഴുന്നേറ്റു പോയി. വർക്കി അവളേം കൊണ്ട് അവിടെ കിടന്ന ഒരു പഴയ സോഫയിൽ ചെന്നിരുന്നു. റോസിന്റെ മടിയിലിരുത്തി കൊണ്ടാണ് വർക്കി ഇരുന്നത്. അധികം വലിച്ചു നീട്ടാതെ പെണ്ണിന് മനം മാറ്റം ഉണ്ടാകുന്നതിനു മുമ്പ് കാര്യങ്ങൾ നടത്തണം എന്നാ ആന്റപ്പൻ പറഞ്ഞിരുന്നത്. എന്താ നടക്കുന്നെ എന്ന് അറിയുന്നതിന് മുമ്പ് പെണ്ണിന് ഒലിച്ചു തുടങ്ങണം. ആ ലൈനിൽ വേണം കാര്യങ്ങൾ നടത്താൻ. വർക്കിയോർത്തു. വർക്കി റോസിനെ പതിയെ പുറകോട്ടു നെഞ്ചിലേക്ക് ചായ്ച്ചു കിടത്തിയിട്ട് മുലയിൽ പിടിച്ചു ഞെക്കാൻ തുടങ്ങി. "ആ.. സ്.. ഉം", റോസ് പിടഞ്ഞു. റോസിന്റെ മുല ഞെട്ടുകൾ വർക്കിയുടെ കയ്യിൽ തടഞ്ഞു. വർക്കി റോസിന്റെ ടോപ്പ് പൊക്കിയപ്പോൾ റോസ് കൈ പൊക്കി. "ഊരണ്ടാ മോളെ", വർക്കി പറഞ്ഞു. ബ്രായും കൂടെ പൊക്കിയിട്ടു റോസിന്റെ മുലകൾ രണ്ടും വർക്കി പുറത്തെടുത്തപ്പോൾ റോസ് വർക്കിയുടെ മടിയിലിരുന്ന് പുളഞ്ഞു. വർക്കിയുടെ പരുക്കൻ കൈകൾ റോസിന്റെ മുലയിൽ അമർന്നപ്പോൾ കൂട്ടുകാരികൾ മുലയിൽ പിടിച്ചു തന്നതൊന്നും ഒരു സുഖമല്ലായിരുന്നു എന്ന് റോസോർത്തു. അപ്പോഴേക്കും റോസിന്റെ റോസാപ്പൂർ തേൻ തുള്ളികൾ ഒലിപ്പിച്ചു തുടങ്ങിയിരുന്നു. അവൾ കിതക്കാൻ തുടങ്ങി. വർക്കിയുടെ കുണ്ണയും കണ്ടു വർക്കിയുടെ സുഖിപ്പീരും കൂടെ ആയപ്പോൾ റോസിന്റെ പൂർ പണ്ടേ തരിച്ചു തുടങ്ങിയതായിരുന്നു. ഇപ്പോൾ മുലക്ക് പിടുത്തം കൂടെ ആയപ്പോൾ ഒലിപ്പീരായി. പെണ്ണിന് മൂത്തെന്നു വർക്കിക്ക് മനസിലായി. വർക്കി റോസിന്റെ മുലകൾ നല്ലതു പോലെ രണ്ടു കൈ കൊണ്ടും പിടിച്ചു ഉടച്ചു. എന്നിട്ടും പെണ്ണ് കിടന്നു പുളയുന്നതല്ലാതെ കാറിയില്ല. അപ്പോൾ ആന്റപ്പൻ പറഞ്ഞത് എത്ര ശരിയായിരുന്നു.വർക്കിയോർത്തു. കഴച്ചു കഴിഞ്ഞാൽ മുലകൾ എത്ര പിടിച്ചു ഉടച്ചാലും പെണ്ണുങ്ങൾ കൂടുതൽ സുഖിക്കുകയേയുള്ളു എന്ന്. "എന്നാ മുലയാ മോളെ? കണ്ടിട്ട് സഹിക്കുന്നില്ല". മുലയിൽ ഞെക്കിക്കൊണ്ടു വർക്കി പറഞ്ഞു. "എന്നാൽ ചേട്ടൻ തിന്നോ", റോസ് ചിരിച്ചു കൊണ്ട് പറഞ്ഞു. "തിന്നണം. ഇന്ന് വേണ്ട. നല്ല പോലെ സമയം എടുത്തു കുടിക്കണം". "നല്ല വെണ്ണ മുലയല്ലേ. നല്ല പോലെ രുചിച്ചു തിന്നണം മോളെ. മോളെ നല്ല പോലെ സുഖിപ്പിക്കുകയും വേണം. അത് ഇനി സമയം ഉള്ളപ്പോൾ ആട്ടെ. ഉം. ഉം", വർക്കി മുരണ്ടു കൊണ്ട് റോസിന്റെ മുലകൾ വീണ്ടും ഉടച്ചു. വർക്കി കൂടുതൽ ശക്തിയിൽ റോസിന്റെ കല്ലൻ മുലകൾ ഞെരിച്ചു. കൂർത്തു നിന്ന റോസ് മുലഞെട്ടുകൾ വിരലുകൾ കൊണ്ട് പിടിച്ചു ഞെരിച്ചപ്പോൾ റോസ് വർക്കിയുടെ മടിയിലിരുന്ന് കൂകിപ്പോയി. "ആ..സ്..ചേട്ടാ..ഉം.ഉം..ആ". പെണ്ണ് പാകം ആയി. വർക്കിയോർത്തു. "മോൾ ഒന്ന് പൊങ്ങിക്കെ", റോസിന്റെ കുണ്ടിയിൽ പിടിച്ചു പൊക്കിക്കൊണ്ട് വർക്കി പറഞ്ഞപ്പോൾ റോസ് ഒന്ന് പൊങ്ങിക്കൊടുത്തു. റ്റയിറ്റ് ലെഗ്ഗിങ്‌സ് കൊഴുത്ത തുടയിൽ കൂടെ വലിച്ചൂരിയപ്പോൾ വർക്കിയുടെ കുണ്ണ കമ്പി ആയി വെട്ടി വിറച്ചു. റോസിന് പാന്റി ഇല്ലായിരുന്നു. മുട്ടിനു താഴെ വരെ ഊരിയിട്ട് വർക്കി കൈ എടുത്തു റോസിന്റെ കവക്കിടയിലോട്ടു വെച്ച്. റോസ് വർക്കിയെ നോക്കിയപ്പോൾ വർക്കി പറഞ്ഞു. "മുഴുവൻ ഊരണ്ടാ മോളെ. ഇന്ന് ചേട്ടൻ മോളെ സുഖിപ്പിക്കുവാ". "വെണ്ണ പോലിരിക്കുന്നു മോൾടെ തുടയൊക്കെ", വർക്കി പരുക്കൻ കൈകൾ റോസിന്റെ തുടയിൽ കൂടെ ഓടിച്ചു കൊണ്ട് പറഞ്ഞു. അവൾ കിക്കിളി കൊണ്ട് തുടകൾ ചേർത്ത് വെച്ച് ചിരിച്ചു. "നല്ല മണം വരുന്നുണ്ട് മോളെ", വർക്കി റോസിന്റെ തുടകൾ അകത്തിക്കൊണ്ടു പറഞ്ഞു. റോസിന്റെ പൂർ വിരിഞ്ഞ മണം വർക്കിയുടെ മൂക്കിലടിച്ചായിരുന്നു. നല്ല വരിക്ക ചക്ക തന്നെ. വർക്കിയോർത്തു. നല്ല പോലെ തിന്നണം. പക്ഷെ ഇന്ന് വേണ്ട. ആന്റപ്പന്റെ ഉപദേശങ്ങൾ വർക്കി ഓർത്തു. ഇത് നല്ല പോലെ പൊളിച്ചു വെച്ച് രുചിച്ചു തിന്നണ്ട ചക്കയാണ്. റോസിന്റെ തുടകൾ വീടിനും അകത്തി വെച്ചു കൊണ്ട് വർക്കിയോർത്തു. "എന്നാ മണം ചേട്ടാ?", റോസ് ചോദിച്ചു. "അത് ഈ പൂവ് വിരിയുമ്പോൾ നല്ല മണം ഇല്ലേ? അത് പോലെ". വർക്കി പറഞ്ഞപ്പോൾ റോസ് നാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. "ഒന്ന് പോ ചേട്ടാ". വർക്കി അല്പം പുറകോട്ടു ചാഞ്ഞിട്ടു അരയൊന്നു മുകളിലോട്ടു പൊക്കിയപ്പോൾ റോസിന്റെ പൂർ മുകളിലോട്ടു കുറച്ചു കൂടെ തള്ളി വന്നു. വർക്കിയുടെ വിരലുകൾ റോസിന്റെ റോസാപ്പൂവ് തേടി ഇറങ്ങി ചെന്നപ്പോൾ റോസ് പാൽ തുടകൾ ഒന്നൂടെ അകത്തി കൊടുത്തു. പൂറിന്റെ റോസ് ഇതളുകളിലേക്ക് കയ്യിട്ട വർക്കിയുടെ കയ്യിൽ തേൻ തുള്ളികൾ പറ്റി. റോസ് ഒന്ന് മുരണ്ടു. "ഉം.ഉം". വർക്കി റോസിന്റെ പൂറ്റിലേക്ക് വിരലുകൾ കയറ്റി ഒന്ന് വട്ടം കറക്കി. "ആ. സ്..ഉം", റോസ് വർക്കിയുടെ മടിയിലിരുന്ന് പിടഞ്ഞു. വർക്കി വലതു കൈയിലെ ഒന്ന് രണ്ടു വിരലുകൾ റോസിന്റെ റോസ് പൂറ്റിലേക്ക് കയറ്റി ഇളക്കാൻ തുടങ്ങി. ഇടതു കൈ കൊണ്ട് റോസിന്റെ ഇടത്തെ മുലയിൽ ഞെക്കിക്കൊണ്ടു വർക്കിയുടെ വിരലുകൾ റോസിന്റെ റോസാപ്പൂവിൽ തെന്നിക്കളിച്ചപ്പോൾ റോസ് വികാരം കൊണ്ട് വിറച്ചു തുടങ്ങി. "ഉം..ഉം.സ്.ആ.. അഹ്", റോസ് വർക്കിയുടെ മടിയിലിരുന്ന് വർക്കിയുടെ കുണ്ണയെ അമർത്തിക്കൊണ്ടു പിടഞ്ഞു കൊണ്ടിരുന്നു. റോസിന്റെ ഇളം പൂറ്റിൽ നിന്നും തേൻ കുടു കൂടാ ചാടാൻ തുടങ്ങിയപ്പോൾ വർക്കി സ്പീഡിൽ വിരലുകൾ അടിച്ചു കൊടുത്തു. വർക്കി റോസിന്റെ കഴുത്തിലേക്ക് മുഖം കൊണ്ട് പോയി അവളുടെ പിൻ കഴുത്തിൽ പതിയെ കടിച്ചു. "ആ..ആ.സ്..ആ", റോസ് വീണ്ടും മോങ്ങി. "ചേട്ടാ..എനിക്ക്.. ആ..സ്..വാ..ആ.സ്". റോസ് ഇരുന്നു കൂകിയപ്പോൾ പെണ്ണ് പൊട്ടിക്കാൻ ഉള്ള പുറപ്പാടിൽ ആണെന്ന് മനസിലാക്കിയ വർക്കി റോസിന്റെ കഴുത്തിൽ കടിച്ചു പിടിച്ചു കൊണ്ട് ഒരു കയ്യിൽ മുലയും ഞെക്കി മറ്റേ കയ്യിലെ വിരൽ റോസിന്റെ പൂറ്റിലേക്ക് കേറ്റിയടിച്ചു കൊടുത്തു കൊണ്ടിരുന്നു. റോസ് ഇന്ന് വരെ അനുഭവിക്കാത്ത ഓർഗാസം അനുഭവിച്ചു കൊണ്ട് വർക്കിയുടെ കഴുത്തിൽ പിടിച്ചു കൊണ്ട് വർക്കിയുടെ നെഞ്ചിലേക്ക് ചാരി തുടകൾ അടുപ്പിച്ചു പിടിച്ചു പൂർ ഇറുക്കി വെടി പൊട്ടിച്ചു തേൻ ചീറ്റിച്ചു കാറി. "ആ..സ്..എ..ഉം..ചേട്ടാ.. ആ.ഉം.സ്.സ്", അവളുടെ ശീൽക്കാരങ്ങൾ അവിടെ മുഴങ്ങി. വർക്കി റോസിന്റെ പിടച്ചിലിൽ അവളുടെ പൂറ്റിൽ നിന്നും വിരൽ ചാടിപ്പോകാതെ സൂക്ഷിച്ചാണ് അടിച്ചത്. വർക്കിയുടെ കൈ തുടകൾക്കിടയിലിട്ടു ഞെരിച്ചു കൊണ്ട് റോസ് വർക്കിയുടെ മടിയിലിരുന്ന് തേൻ ചീറ്റിച്ചു കൊണ്ടിരുന്നു. തേൻ മുഴുവൻ വർക്കിയുടെ വിരലുകളെ നനച്ചു കൊണ്ട് വർക്കിയുടെ കൈ വഴി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. റോസിന്റെ പിടച്ചിൽ കഴിഞ്ഞപ്പോൾ അവളുടെ കഴുത്തിൽ നിന്നും വായെടുത്തു വർക്കി അവളെ കെട്ടിപ്പിടിച്ചു. വലത്തേ കൈ അപ്പോഴും റോസിന്റെ പൂറ്റിലായിരുന്നു. അവളുടെ പൂറിന്റെ പിടച്ചിൽ അപ്പോഴും ഉണ്ടായിരുന്നു. റോസിന്റെ കിതപ്പ് കുറഞ്ഞപ്പോൾ വർക്കി കൈ അവളുടെ പൂറ്റിൽ നിന്നും ഊരിയെടുത്തു. തേനിൽ കുളിച്ച വിരലുകൾ വർക്കി വായിൽ വെച്ച് ഊമ്പിയപ്പോൾ വർക്കിയുടെ കുണ്ണ റോസിന്റെ കുണ്ടിയിൽ കുത്തി വിറച്ചു. തന്റെ നെഞ്ചിൽ കണ്ണടച്ച് കിതക്കുന്ന റോസിന്റെ ഉയർന്നു താഴുന്ന വെണ്ണ മുലകളും നോക്കി വർക്കി റോസിന്റെ തേൻ പറ്റിയ വിരലുകൾ ഓരോന്നായി വായിൽ വെച്ചു ഊമ്പിക്കൊണ്ടിരുന്നു. Comments Hindi Sex Stories - Antarvasna Sex Stories - Tamil Sex Stories - Website Find Reply Next Oldest | Next Newest Search Thread Forum Jump: Private Messages User Control Panel Who's Online Search Forum Home Kambikuttan -- Kambi Malayalam Kathakal -- Malayalam Sex Stories -- Malayalam Incest Stories -- Malayalam Couples Sex Stories -- Malayalam Virgin Couples Sex Stories -- Malayalam girlfriends Sex Stories Desi Sex Stories -- Hindi Sex Stories
ഭാരതത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). "എല്ലാവര്‍ക്കും ഭവനം" എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള ഭവനങ്ങളെ വിപുലീകരിക്കാവുന്നതുമാണ്. കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്കേന്ദ്ര മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചേരി വികസനം : 300 ആളുകള്‍ താമസിക്കുന്ന/60-70 വരെ കുടുംബങ്ങള്‍ ഉള്ള ചേരിയിലുള്ളവര്‍ക്ക് പ്രസ്തുത ചേരിയില്‍ത്തന്നെ ഭവനം നിര്‍മ്മിച്ചു നല്‍കല്‍. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി : താഴ്ന്ന വരുമാനമുള്ളവര്‍ക്കും (LIG) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (EWS) ഭവനം നിര്‍മ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കില്‍ നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും 6.5% കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കല്‍. അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം : കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി ആയത് വാങ്ങുന്നതിനുള്ള പദ്ധതി. വ്യക്തിഗത ഭവന നിര്‍മ്മാണിനുള്ള ധനസഹായം : സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി/ വാസയോഗ്യമല്ലാത്ത/ ഭവന പുനരുദ്ധാരണ പദ്ധതി.
1860 ഏപ്രിൽ 29-ന് എംവുഡിൽ ജനിച്ചു[1]. 1879-ൽ ഇലിനോയ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയശേഷം ടാഫ്റ്റ് പാരീസിൽ ഉപരിപഠനം നടത്തി. 1886-ൽ ചിക്കാഗോയിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും തുടർന്ന് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനം നടത്തുകയും ചെയ്തു. ചിക്കാഗോയിലെ ഹോർട്ടിക്കൾച്ചറൽ മന്ദിരത്തിൽ നിർമിച്ച ശില്പങ്ങൾ ടാഫ്റ്റിനെ പ്രശസ്തനാക്കി. ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ടാഫ്റ്റിന്റെ മിക്ക ശില്പങ്ങളും രൂപം കൊണ്ടത്. ചിക്കാഗോയിലെ മിഡ്വേ പാർക്കിൽ നിർമിച്ച ഫൗണ്ടൻ ഒഫ് ടൈം എന്ന ശില്പം വിശ്വപ്രസിദ്ധിനേടി. മനുഷ്യവർഗത്തിന്റെ ഘോഷയാത്രയെ വീക്ഷിക്കുന്ന സമയത്തെയാണ് ഈ ശില്പത്തിൽ ഇദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. സോളിറ്റ്യുഡ് ഒഫ് ദ് സോൾ, ബ്ളാക്ക് ഹോക്ക് എന്നീ ശില്പങ്ങളും ശ്രദ്ധേയങ്ങളാണ്. കലയിൽ ഏറെ തത്പരനായ ടാഫ്റ്റ് മധ്യപശ്ചിമരാഷ്ട്രങ്ങൾ സന്ദർശിച്ച് പല പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. 1903-ൽ ഹിസ്റ്ററി ഒഫ് അമേരിക്കൻ സ്കൾപ്ച്ചർ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1936 ഒക്‌ടോബർ 30-ന് ചിക്കാഗോയിൽ അന്തരിച്ചു. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലൊറാഡോ ടാഫ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. അവലംബംതിരുത്തുക ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-04-23. പുറത്തേക്കുള്ള കണ്ണികൾതിരുത്തുക Lorado Taft എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Lorado Taft Papers, 1857-1953 University of Illinois Archives Archived 2007-08-19 at the Wayback Machine. The Ryerson & Burnham Libraries: Archives Collection: Lorado Taft Collection, 1908-1938 Archived 2009-01-29 at the Wayback Machine. Descriptions and photographs of two works Archived 2008-05-18 at the Wayback Machine. Defense of the Flag memorial and William A Foote memorial "https://ml.wikipedia.org/w/index.php?title=ലൊറാഡോ_ടാഫ്റ്റ്&oldid=3644092" എന്ന താളിൽനിന്ന് ശേഖരിച്ചത്
തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണ്. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ മാര്‍ഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന മെഡിക്കല്‍ കോളേജിലെ പുതിയ ഐ.സി.യു.കള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടല്‍ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അര്‍ഹരായവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെന്‍ഡ് ലഭ്യമാണ്. കൂടുതല്‍ സ്റ്റെന്‍ഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കും. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വേണം എന്നതാണ്. മാസ്‌ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തില്‍ 90 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷനുമായി. കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് മെഡിക്കല്‍ കോളേജില്‍ രണ്ട് ഐ.സി.യു.കള്‍ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എക്സൈസ് വകുപ്പിലെ എല്ലാ ജീവനക്കാരുടെയും സര്‍വ്വീസ് സംബന്ധമായ രേഖകള്‍ക്രോഡീകരിക്കുന്നതിനായാണ് എക്സൈസ് റോള്‍, e-roll (ver 2.0) വെബ് അധിഷ്ടിത സോഫ്റ്റ് വെയ.ര്‍തയ്യാറാക്കിയിരിക്കുന്നത്. e-roll ല്‍ entroll ചെയ്യേണ്ട വിധം. 1. https://exciseroll.kerala.gov.in എന്ന വെബ് അഡ്രസ്സി.ല്‍ e-roll ലഭ്യമാണ്. 2. e-roll വെബ് ആപ്ലിക്കേഷ.ന്‍ ഹോം പേജി.ല്‍Register Now ഓപ്ക്ഷനില്‍New User Registration നടത്തേണ്ടതാണ്. 3. New User Registration നടത്തുന്നതിന് PEN, Password, Confirm Password, Date of Birth, Mobile number, Present Unit, Security Captcha എന്നിവ ടൈപ്പ് ചെയ്ത് Submit ചെയ്യേണ്ടതാണ്. 4. Register ചെയ്തശേഷം UserName (PEN), Password എന്നിവ നല്‍കി ലോഗി.ന്‍ചെയ്യാവുന്നതാണ്. 5. ലോഗി.ന്‍ ചെയ്ത ശേഷം ലഭിക്കുന്ന സ്ക്രീനി.ല്‍MY PROFILE സെക്ഷനി.ല്‍PERSONAL DETAILS, SERVICE DETAILS, POSTING DETAILS, EDUCATION DETAILS, AWARDS & REWARDS എന്നിവ കാണാവുന്നതാണ്. 6. PERSONAL DETAILS സെക്ഷനി.ല്‍ഉള്ള വിവരങ്ങ.ള്‍വ്യക്തമായി പരിശോധിച്ച്, കൃത്യമല്ലെങ്കി.ല്‍അവ edit ചെയ്യാവുന്നതാണ്. PERSONAL DETAILS സെക്ഷ.ന്‍പൂര്‍ത്തീകരിച്ചാ.ല്‍മാത്രമേ അടുത്ത സെക്ഷനിലെ data കാണാ.ന്‍സാധിക്കുകയുള്ളൂ. ഒരിക്ക.ല്‍SAVE ചെയ്താ.ല്‍പിന്നെ ആ സെക്ഷ.ന്‍edit ചെയ്യാ.ന്‍സാധിക്കുകയില്ല. 7. വിവരങ്ങ.ള്‍വ്യക്തമായി പരിശോധിച്ച്, ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ SAVE ചെയ്യാ.ന്‍പാടുള്ളൂ. ഒരിക്ക.ല്‍SAVE ചെയ്താ.ല്‍പിന്നെ ആ സെക്ഷ.ന്‍edit ചെയ്യാ.ന്‍സാധിക്കുകയില്ല. 8. എല്ലാ ജീവനക്കാരുടെയും പാസ് പോര്‍ട്ട് സൈസിലുള്ള ഫോട്ടോ സ്കാ.ന്‍ചെയ്ത് PERSONAL DETAILS സെക്ഷനി.ല്‍അപ് ലോഡ് ചെയ്യേണ്ടതാണ്. (ഫോട്ടോ jpeg/jpg ഫോര്‍മാറ്റി.ല്‍, size 1 Mb യില്‍താഴെ ആയിരിക്കണം. ) 9. SERVICE DETAILS, POSTING DETAILS, EDUCATION DETAILS, AWARDS & REWARDS എന്നീ സെക്ഷനി.ല്‍ഉള്ള വിവരങ്ങ.ള്‍വ്യക്തമായി പരിശോധിച്ച്, കൃത്യമല്ലെങ്കി.ല്‍അവ edit ചെയ്യാവുന്നതാണ്. ഒരിക്ക.ല്‍SAVE ചെയ്താ.ല്‍പിന്നെ ആ സെക്ഷ.ന്‍edit ചെയ്യാ.ന്‍സാധിക്കുകയില്ല. 10. ഓഫീസ് മേലധികാരി, തങ്ങളുടെ ഓഫിസ് ലോഗി.ന്‍ഉപയോഗിച്ച്, തങ്ങളുടെ ഓഫിസിലെ എല്ലാ ജീവനക്കാരുടെയും സര്‍വ്വിസ് വിവരങ്ങ.ള്‍കൃത്യമാണെന്ന് ഉറപ്പുവരുത്തി verify ചെയ്യേണ്ടതാണ് 11. മറ്റ് വകുപ്പുകളി.ല്‍ നിന്ന് എക്സൈ് വകുപ്പിലേയ്ക് നിയമനം ലഭിച്ച് എത്തിയ ജീവനക്കാ.ര്‍, അവരുടെ ആദ്യത്തെ നിയമന വിവരങ്ങ.ള്‍(മറ്റ് വകുപ്പുകളി.ലെ) POSTING DETAILS ല്‍ ചേര്ക്കു ന്ന സമയത്ത്, Name of Unit എന്നത് Other Unit എന്ന് സെലക്ട് ചെയ്യേണ്ടതും, അത് Name of Other Unit എന്നതില്‍ രേഖപ്പെടുത്താവുന്നതുമാണ്. 12. POSTING DETAILS ല്‍ വിവരങ്ങ.ള്‍ ചേര്ക്കു ന്ന സമയത്ത്, സ്പെഷ്യ.ല്‍ ഡ്യൂട്ടി /വര്ക്കിം ഗ് അറേഞ്ച് ഡ്യൂട്ടി എന്നിവ.ര്‍ ഒഴികെ എല്ലാ ജീവനക്കാരും Name of Unit ഉം Parent Unit ഉം ഒന്നുതന്നെയാണ് സെലക്ട് ചെയ്യേണ്ടത്. 13. ഓഫീസ് മേലധികാരി, തങ്ങളുടെ ഓഫിസ് ലോഗി.ന്‍ഉപയോഗിച്ച്, തങ്ങളുടെ ഓഫിസിലെ എല്ലാ ജീവനക്കാരുടെയും PROMOTIONS, PUNISHMENTS, SUSPENSION എന്നിവ രേഖപ്പെടുത്തേണ്ടതാണ്. 14. POSTING DETAILS ല്‍ വിവരങ്ങ.ള്‍ ചേര്ക്കുമമ്പോ.ള്‍, ഇപ്പോള്‍ ജോലിനോക്കുന്ന ഓഫീസിലെ(Parent Unit) എന്ട്രിa Regular, Continuing ആണ് നല്കേ്ണ്ടത്. ജീവനക്കാരന്‍ സ്പെഷ്യ.ല്‍ ഡ്യൂട്ടി /വര്ക്കിംഗ് അറേഞ്ച് ഡ്യൂട്ടിയിലാണെങ്കി.ല്‍ Regular, Continuing കൂടാതെ Working Arrangement, Continuing എന്നൊരു എന്ട്രിാ കൂടി വരുന്നതാണ്. Continuing എന്ട്രിട നല്കുCമ്പോ.ള്‍ ‘To’ Date നല്കേരണ്ടതില്ല. 15. ജീവനക്കാര്‍ ട്രാന്സ്ഫി.ര്‍ ആകുമ്പോ.ള്‍, ഓഫീസ് മേധാവി ഇപ്പോ.ള്‍ ജോലിനോക്കുന്ന ഓഫീസിലെ(Parent Unit) എന്ട്രിാ Regular, Transferred ആക്കുകയും പുതിയ ഓഫീസിലെ എന്ട്രി Regular, Continuing നല്കേകണ്ടതുമാണ്. അതാത് ജീവനക്കാരുടെ ലോഗിനില്‍ നിന്നും ഈ എന്ട്രി വരുത്താവുന്നതാണ്. 16. POSTING DETAILS ല്‍ വിവരങ്ങ.ള്‍ ചേര്ക്കുംമ്പോ.ള്‍, Final Submit ചെയ്യുന്നതിനു മുന്പ് വരെ തെറ്റായ POSTING DETAILS, ഡിലീറ്റ് ചെയ്യാന് കഴിയുന്നതാണ്.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു.(ഡല്‍ഹികത്ത് - പി.വി.തോമസ്)- ഇന്‍ഡ്യയില്‍ ഈ വര്‍ഷം ഏപ്രില്‍- മെയ്... ലാഹോറിന്റെ പിന്നാലെ പഠാന്‍കോട്ട് (ഡല്‍ഹികത്ത് : പി.വി തോമസ്)- നരേന്ദ്രമോഡിയുടെ വഴിവിട്ട വിദേശയാത്രക്കും ... പ്രധാനമന്ത്രിയുടെ വഴിവിട്ട വിദേശ യാത്രയും നമോ-നവാസ് ജന്മദിന നയതന്ത്രവും(ഡല്‍ഹി കത്ത്:പി.വി.തോമസ്)- ഡിസംബര്‍ 24 ന് മോസ്‌ക്കോയില്‍ നിന്നും... നാഷ്ണല്‍ ഹെറാള്‍ഡ് കേസ്-ഭാഗം രണ്ട്-കയ്യാമവും കാരഗൃഹവും ഇല്ല, ജാമ്യം ലഭിച്ചു. ഇനി എന്ത്?(ഡല്‍ഹികത്ത്: പി.വി. തോമസ്)- നാഷ്ണല്‍ ഹെറാള്‍ഡ് കേസും കോണ്‍ഗ്രസ് അത്... ഭരണഘടന, അസഹിഷ്ണുത സംവാദത്തിലൂടെ പാര്‍ലിമെന്റ് ശീതകാല സമ്മേളനം- (ഡല്‍ഹികത്ത് : പി.വി.തോമസ്)- പാര്‍ലിമെന്റിന്റെ ശീതകാലസമ്മേളനം (നവംബര്‍ 26) ... വംശവൃക്ഷങ്ങളുടെ വടവേരുകള്‍ പടരട്ടെ, കുടുംബ ജനാധിപത്യം പന്തലിക്കട്ടെ.(ഡല്‍ഹികത്ത്: പി.വി.തോമസ്)- ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ വംശവൃക്ഷങ്ങളുടെ ... ബി.ജെ.പി.യിലെ പൊട്ടിത്തെറി ആര്‍ക്ക് എതിരെ? എന്ത് ഫലം? (ഡല്‍ഹികത്ത്: പി.വി.തോമസ്)- നരേന്ദ്രമോഡിയും അമിത്ഷായും ബീഹാര്‍ നിയമസഭ ... പാടലീപുത്രയില്‍ നിന്നും ഒരു പുതിയ പടയോട്ടത്തിന്റെ ശംഖൊലി (ഡല്‍ഹികത്ത് : പി.വി.തോമസ്)- ഇന്നലെ(നവംബര്‍ എട്ട്) 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ... ദളിത്, ജാതി ഹത്യകള്‍ നല്‍കുന്ന നടുങ്ങുന്ന സന്ദേശം (ഡല്‍ഹികത്ത് : പി.വി. തോമസ്)- ദളിതന്റെ പട്ടടയിലെ തീകാഞ്ഞ് കുളിരകറ്റിക്കൊണ്ടാണ് ... പാതിരാത്രിയിലെ സ്വാതന്ത്ര്യവും ചില പകല്‍ യാഥാര്‍ത്ഥ്യങ്ങളും- (ഡല്‍ഹി കത്ത്: പി.വി.തോമസ്)- ഈ കുഷ്ടം ബാധിച്ച പ്രഭാതം, ... പാര്‍ലമെന്റ് സ്തംഭനം: എന്തിനുവേണ്ടി ? (ദല്‍ഹി കത്ത് - പി.വി.തോമസ്)- പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം (മണ്‍സൂണ്‍ സെഷന്‍-ജൂലൈ... വിദ്യാഭ്യാസ-ചരിത്ര-ജനകീയ സ്ഥാപനങ്ങളുടെ കാവി വല്‍ക്കരണമോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)- മോഡിയും എന്‍.ഡി.എ.യും അധികാരത്തില്‍ വന്നതിനു ശേഷം... വ്യാപം: ബി.ജെ.പി.യുടെ അഴിമതിയോടുള്ള പൂജ്യം സഹിഷ്ണുത വിചാരണയില്‍ (ഡല്‍ഹികത്ത്: പി.വി. തോമസ്)- പതിനഞ്ചു വര്‍ഷമായി ബി.ജെ.പി. ഭരിക്കുന്ന ... സുവര്‍ണ്ണക്ഷേത്രത്തിന് മുകളില്‍ നീലനക്ഷത്രം ഉദിച്ചപ്പോള്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)- മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഓപ്പറേഷന്‍... യെല്ലേന്തു വനത്തിലെ നക്‌സല്‍ ഒളിതാവളത്തിലേക്ക് ഒരു യാത്ര. (ഡല്‍ഹികത്ത്: പി.വി.തോമസ്)- നക്‌സലിസം അഥവാ ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയം... രാഹുല്‍ ഗാന്ധിയ്‌ക്ക്‌ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുവാന്‍ ആകുമോ? (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)- ഇത്‌ ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍ ചോദിക്കുന്ന... സംഘപരിവാറില്‍ നിന്നും ജനതപരിവാറിലേക്ക് ഇന്‍ഡ്യന്‍ രാഷ്ടീയം (ഡല്‍ഹികത്ത് :പി.വി. തോമസ്)- ഇന്‍ഡ്യയില്‍ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം... സംഘപരിവാറില്‍ നിന്നും ജനതപരിവാറിലേക്ക് ഇന്‍ഡ്യന്‍ രാഷ്ടീയം (ഡല്‍ഹികത്ത് :പി.വി. തോമസ്)- ഇന്‍ഡ്യയില്‍ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം... കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് സാദ്ധ്യത ഉണ്ടോ? പ്രസക്തി ഉണ്ടോ? ഫലം ഉണ്ടോ? (ഡല്‍ഹികത്ത്: പി.വി. തോമസ്)- ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും ഇടതുപക്ഷം... പടിയിറങ്ങിയ ഒരു പ്രധാനമന്ത്രിയുടെ കുറ്റവിചാരണ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കുപ്രസിദ്ധമായ... ഒബാമ വന്നു, കണ്ടു, കീഴടക്കി ? ദല്‍ഹി കത്ത് - പി.വി.തോമസ്- നരേന്ദ്രമോഡിയുടെ ഭരണരഥം മുന്നോട്ടുള്ള പ്രയാണം തുടരുമ്പോള്‍... ഡല്‍ഹി കത്ത്: ഒരു ഇതിഹാസത്തിന്റെ തിരോധാനത്തിന് 26 വയസ് ഒരു ഓര്‍മ്മ- ഈ പംക്തിയില്‍ കുറിച്ച് ഏറിവരുന്ന നിഗൂഢതയും... കാശ്മീര്‍ വിഭജനം തിരുത്തുവാന്‍ മോഡിക്ക് സാധിക്കുമോ? ഝാര്‍ഖണ്ഡില്‍ കാവിയും ചുവപ്പും ഏറ്റുമുട്ടുമോ? (ഡല്‍ഹി കത്ത്: പി.വി.തോമസ്)- ജമ്മു-കാശ്മീരിലും ഝാര്‍ഖണ്ഡിലും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച... എന്തേ മോഡിജി ഒന്നും മിണ്ടാത്തൂ? (ഡല്‍ഹി കത്ത് : പിവി.തോമസ്)- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനത്തെ തുടര്‍ന്ന് രാജ്യസഭ... ഡല്‍ഹികത്ത് : 'ഘര്‍ വാപസി'യോ ഘര്‍ സെ നികാല്‍ദേന'യൊ? ഏതാണു മോഡിജി വികസനവും മതനിരക്ഷതയും?- പി.വി. തോമസ്- "ഘര്‍ വാപസി" എന്നാണ് സംഘപരിവാഹര്‍ ഇപ്പോള്‍... ഡല്‍ഹികത്ത് : 'ഘര്‍ വാപസി'യോ ഘര്‍ സെ നികാല്‍ദേന'യൊ? ഏതാണു മോഡിജി വികസനവും മതനിരക്ഷതയും?- പി.വി. തോമസ്- "ഘര്‍ വാപസി" എന്നാണ് സംഘപരിവാഹര്‍ ഇപ്പോള്‍... ആള്‍ദൈവങ്ങള്‍ അമാനുഷരോ അതോ കപട വിഗ്രഹങ്ങളോ? പി.വി.തോമസ്- എന്തു കൊണ്ടാണ് ജനം ആള്‍ദൈവങ്ങളെ വിഗ്രഹങ്ങളായി... ഡല്‍ഹി കത്ത് : മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവില്‍ - പി.വി.തോമസ്- മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവിലാണ്(നവംബര്‍ 26).... ഡല്‍ഹി കത്ത് : മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവില്‍ - പി.വി.തോമസ്- മോഡി സര്‍ക്കാര്‍ അരവര്‍ഷത്തെ ഭരണതികവിലാണ്(നവംബര്‍ 26).... മോഡിയുടെ പടയോട്ടം ഹിമവേല്‍സാനുക്കളിലേക്കും വ്യാപിക്കുന്നു.(ഡല്‍ഹികത്ത്-പി.വി.തോമസ്)- രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും അഡോള്‍ഫ് ഹിറ്റ്‌ലറെ ക്കുറിച്ചും...
ഒരു സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തികളേയും ആ സമൂഹംതന്നെ സൃഷ്ടിക്കുന്നു. വിമോചനത്തിന്റെ ഈ ഊര്‍ജ്ജം പ്രസരിക്കുന്നത് രാഷ്ട്രീയ രംഗത്തു മാത്രമല്ല. ഒപ്പം സര്‍ഗ്ഗാത്മക സിദ്ധികളായും അതു വിന്യസിക്കപ്പെടുന്നു. വിമോചനത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും സര്‍ഗ്ഗപ്രക്രിയയുടെ അന്തര്‍ഗതങ്ങളും മാററത്തിന്റെ ഒരേ ജീവബന്ദു പിളര്‍ന്നു പിറവികൊണ്ടവയാണ്. കലാചരിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് ആവിഷ്കാര സാധ്യതകളുടെ സംഗമബിന്ദുവും കൂടിയാകുന്നു. ഒരു ജനതയുടെ മൂല്യപുസ്തകത്തെ തിരുത്തിയെഴുതാന്‍ പ്രാപ്തമാവുന്ന സൃഷ്ടികളും അവയുടെ സാംക്രമിക ശേഷിയുമാണ് ഈ ഘട്ടത്തെ, അതിന്റെ സൃഷ്ടികളെ ശ്രദ്ധേയമാക്കുക. മോചനത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ലാവണ്യ ബോധവും തമ്മിലുള്ള ഈ സംഗമത്തെ ഐഡിയോളജി ഐഡന്‍റിഫിക്കേഷന്‍ (ideology identification) എന്നാണു് ഇംഗ്ലീഷില്‍ പറയുക. പരിവര്‍ത്തനോന്മുഖമായ കലാപങ്ങള്‍ക്കു പ്രേരണയാവുക എന്നതാണ് ഈ സൃഷ്ടികളുടെ സാംസ്കാരിക ദൌത്യം. കലയുടേയും കലാപത്തിന്റേയും ലോകചരിത്രത്തില്‍ ഇവയുടെ നിരവധി ഉദാഹരണങ്ങളുണ്ടു്. കേരളത്തില്‍ ഇത്തരമൊരു നിഗമനത്തിന്റെ പ്രത്യയസാക്ഷ്യങ്ങളായുള്ളത് പതിനാലാം നൂററാണ്ടിലെ രണ്ടാം ഭക്തി പ്രസ്ഥാനമായി ബന്ധ്പ്പെട്ട സാഹിതീ പ്രവര്‍ത്തനങ്ങളാകും. എഴുത്തച്ഛന്റെ കാവ്യ ഇടപെടലുകളാണ് തെളിമയുള്ള ഒരു ഉദാഹരണം. കവിതയില്‍ പുതിയൊരു മൂല്യഭൂമിക സൃഷ്ടിക്കാന്‍ എഴുത്തച്ഛന് അങ്ങനെ കഴിഞ്ഞു. ഒപ്പംതന്നെ പുതിയൊരു ധാര്‍മ്മികതയിലേക്കു കേരളീയ ബോധത്തെ എത്തിക്കാന്‍ ആ കൃതികള്‍ ശ്രമിക്കു കയും ചെയ്യുന്നു. ഇതിന്റെ ഒരു കൈവഴി നീളുന്നത് പിന്നീട് കുമാരനാശാനിലേക്കാണ്. ആശാനില്‍ മതബോധം ഒരു വിപണന തന്ത്രമായി പ്രവര്‍ത്തിക്കുകയായിരുന്നില്ല, അദ്വൈതത്തിന്റെ ശ്രീനാരാണവ്യാഖ്യാനത്തില്‍ ചവിട്ടി നിന്നുകൊണ്ടു് ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ സജീവമായ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന കുമാരനാശാന്റെ കൃതികള്‍ മലയാള ബോധത്തെ നൂതനമായ ഒരു നൈതികതയിലേക്കു്, ജാതീയമായ ഉച്ചനീചത്വം ദൈവത്തിനുതന്നെ പൊറുക്കാനാവില്ലെന്ന ആത്മീയമായ ഉണര്‍വ്വിലേക്കു് സ്നേഹപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി. ആശാനുശേഷം ജാതിചിന്ത ഒരു പാപം പോലെ അല്ലാതെ കൊണ്ടുനടക്കാന്‍ കഴിയാതെ പോയി. ഈ ദിശയില്‍, പിന്നീട് ഉറഞ്ഞുകൂടിയ നിശ്ചലതയുടെ കാര്യകാരണങ്ങള്‍ ഇന്ന് നമുക്കറിയാം. സിവിക് ചന്ദ്രന്‍ തന്റെ ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പലപ്പോഴായി സൂചിപ്പിച്ചതുപോലെ, ഈ നിശ്ചലതയുടെ ഒരു കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ നവോത്ഥാന മുന്നേററങ്ങളെ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞില്ലെന്നതാണ്. അതിനു വിഘാതമായി നിന്ന അടിസ്ഥാന ദൌര്‍ബല്യങ്ങളിലൊന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയെ സ്വാധീനിച്ചിരുന്ന സവര്‍ണ്ണപ്രത്യയശാസ്ത്രമായിരുന്നു. കേരളീയ ജീവിതത്തിന്റെ വിമോചനാന്മുഖമായ ഊര്‍ജ്ജം അങ്ങനെ ഈ പ്രസ്ഥാനങ്ങളില്‍ നിന്നുതന്നെ ഒഴിഞ്ഞുപോയി. ഊ ദശാസന്ധിയെ, ആ മുഹൂര്‍ത്തത്തിലെ ഏററവും ജൈവതയുളള ഒരു കലാരൂപമെടുത്ത് അതിന്റെ നാമത്തിലും മാതൃകയിലും പരിശോധിക്കുന്നുവെന്നതാണ് സിവിക്ചന്ദ്രന്റെ നാടകത്തെ പ്രസക്തമാക്കുന്നുതെന്നു എനിക്കു തോന്നുന്നു. ഈ നാടകം അത്തരത്തില്‍ തന്നെ ചരിത്രപ്രധാനമുള്ള ഒരു നാടകത്തിന്റെ പ്രതിനാടകമാണെന്നും അതുകൊണ്ടുതന്നെ തീയ്യേറററിലെ രാഷ്ട്രീയ സംവാദമാണെന്നും സിവിക്ചന്ദ്രന്‍ മുഖവുരയായി എഴുതിയിടുന്നു. നിങ്ങളൊരെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ആവശ്യപ്പെടുന്ന രാഷ്ട്രീയ സംവാദത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയമാണ്. ജാതി വിരുദ്ധ സമരങ്ങള്‍ അഴിച്ചുവിട്ട ശക്തികളുടെ കുതിരപ്പുറത്താണല്ലോ കമ്യൂണിസ്റ്റുപ്രസ്ഥാനം ജൈത്രയാത്ര ആരംഭിച്ചത്. ഇന്നും അവരുടെ മുഖ്യാവലംബം ആ ശക്തികള്‍ തന്നെയാണ്. എന്നിട്ടും, ജാതിക്കെതിരായി ഒരു തുറന്ന സമരം അഴിച്ചുവിടുന്നതിനു ആ പ്രസ്ഥാനമോ, ആ പ്രസ്ഥാനം പൊട്ടിപ്പൊളിഞ്ഞുണ്ടായ വിവിധ പാര്‍ട്ടികളോ ഗ്രൂപ്പുകളോ തയ്യാറായിട്ടില്ല. അത്തരം ഒരു സമരത്തിലൂടെ മാത്രമേ ആന്തരീകരിക്കപ്പെട്ടിരിക്കുന്നു ജാതി ചിന്തയെ പുറ ത്തുചാടിക്കാന്‍ കഴിയുകയുള്ളു എന്നിരിക്കെ, ജാതിവിരുദ്ധസമരങ്ങള്‍ സംഘടിപ്പിക്കാതിരിക്കുന്നത് പാര്‍ട്ടിയില്‍ ഉപരിവര്‍ഗ്ഗ കോയ്മ നിലനിര്‍ത്തുന്നതിനു തുല്യമാണ്. ബ്രാഹ്മണന്‍ നേതൃത്വം വഹിക്കുന്ന ഒരൂ പാര്‍ട്ടിയില്‍നിന്നു ദളിതനു നീ‌തി ലഭിക്കുകയില്ലെന്നു ഡോ. അംബേദ്ക്കര്‍ പച്ചയായിത്തന്നെ വിളിച്ചു പറഞ്ഞിരുന്നു. അന്നത് ദളിതര്‍ വിശ്വസിച്ചില്ല. എന്നാല്‍, പത്തെഴുപതു കൊല്ലത്തെ പാര്‍ട്ടിചരിത്രം അംബേദ്ക്കറായിരുന്നു ശരി എന്നു വിശ്വസിക്കാന്‍ ഇന്നവരെ പ്രേരിപ്പിക്കുന്നു. ഈ ഉപരിവര്‍ഗ്ഗ ഗൂഢാലോചനക്കെതിരെ സിവിക്കിന്റെ ഒരു കഥാപാത്രം ഇങ്ങനെ പ്രതികരിക്കുന്നു. “അമ്മേ, അയ്യായിരത്തിലധികം അരങ്ങുകളില്‍ നാടകം കണ്ട ഈ പ്രേക്ഷകരോടു പറയൂ. എന്താണ് സംഭവിച്ചതെന്ന്. എന്താണു തോപ്പില്‍ ഭാസിയും കെ. പി. ഏസിയും കമ്യൂണിസ്റ്റു പ്രസ്ഥാനവും ഒളിപ്പിച്ചുവെച്ചതെന്ന്. എങ്ങനെ മാലയുടെ ചെങ്കൊടി ഗോപാലനും മാത്യുവും കൂടി പരമുപിളളക്കും കേശവന്‍നായര്‍ക്കും പിടിച്ചെടുത്തേല്പിച്ചുകൊടുത്തെന്ന്. അവരെതെങ്ങനെ പൊക്കിപ്പൊക്കിപ്പിടിച്ചെന്ന്. മാലയും കറമ്പനും എങ്ങനെ വീണ്ടും അറിപത്തിനാലടി ദൂരത്തേക്ക് ആട്ടിപ്പായിക്കപ്പെട്ടെന്ന്…” ഈ നാടകം തുടങ്ങിവെയ്ക്കുന്ന സംവാദമിതാണ്. നമ്മുടെ രാഷ്ട്രീയ — സംസ്കാരിക ജീവിതത്തോടാണ് ആ സംഭാഷണം. അഥവാ, ഈ നാടകത്തിന്റെ വാസ്തുമാതൃക ഈ സംസ്കാരിക രാഷ്ട്രീയത്തിന്റേതാണ്. ഇതില്‍നിന്ന് നാടക പ്രവര്‍ത്തകര്‍ക്കോ ഇതര സാംസ്കാരിക പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കോ ഒരു എമര്‍ജന്‍സി എക്സിററില്ല. വിശ്വമാനവികതയുടെ മൊത്തക്കച്ചവടക്കാരാണ് തങ്ങളെന്നായിരുന്നു കമ്യൂണിസ്റ്റു നേതാക്കളുടെ അവകാശവാദം. അധഃസ്ഥിതരുടെ വീടുകളില്‍ ഒളിച്ചു താമസിക്കുവാനും അവരുടെ ആഹാരം പങ്കിട്ടു തിന്നാനും അടുപ്പിന്റെ ചൂടുണ്ടായാലും അവര്‍ക്കൊപ്പം കിടന്നുറങ്ങാനും സൌകര്യം കിട്ടുമ്പോള്‍ അവരുടെ പെണ്‍മക്കളെ പ്രേമിക്കാനും ഗര്‍ഭവതികളാക്കാനും അവര്‍ക്കു കഴിയും എന്ന് ഭാസിതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലൊ. ഭാരതി, മാലയില്‍ ഗോപാലനുണ്ടായ മകളാണെന്നു സിവിക്കും സൂചന നൽകുന്നു. എന്നാല്‍, സ്വന്തം വിവാഹത്തിന്റെ പ്രശ്നം വരുമ്പോള്‍ കമ്യൂണിസ്റ്റു നേതാക്കള്‍ വാലു വളക്കുന്നു. ദൈവമേ! ഒരു ദളിത് ഭാര്യയോ! ദീര്‍ഘകാലമായി മാല ഗോപോലനെ പ്രേമിച്ചിരുന്നുവെന്നത് ഗോപാലന്‍ അറിഞ്ഞിരുന്നില്ലത്രെ. പ്രസിദ്ധ നീഗ്രോ എഴുത്തുകാരനായ റാള്‍ഫ് എല്ലിസണ്‍ പറയുന്നതുപോലെ. “നാം കാണപ്പെടാതിരിക്കുന്നത് സ്വയം അദൃശ്യരായതുകൊണ്ടല്ല. നമ്മെ കാണാന്‍ അവര്‍ വിസമ്മതിക്കുന്നതുകൊണ്ടാണ്.” ഗോപാലനെ കുററം പറഞ്ഞിട്ടെന്തു കാര്യം! ആഫ്രിക്കന്‍ നീഗ്രോയും അമേരിക്കന്‍ നീഗ്രോയും മുന്നോട്ടുവച്ച കറുപ്പിന്റെ സൌന്ദര്യശാസ്ത്രം എന്തുകൊണ്ടു് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഇതുവരെ മുന്നോട്ടുവച്ചിട്ടില്ല? സൌന്ദര്യബോധം പരിശീലിപ്പിക്കപ്പെടുന്നതാണെന്ന മാര്‍ക്സിയന്‍ സിദ്ധാന്തം ഇവര്‍ക്കറിഞ്ഞുകൂടെന്നുണ്ടോ? അറിയാത്തതുകൊണ്ടല്ല, അവരുടെ തലച്ചോറില്‍, പുസ്തകശേഖരങ്ങളില്‍ ഇപ്പോഴും “വെളുത്തവന്റെ കോളനിവാഴ്ച” തുടരുന്നു എന്നതാണ് പ്രശ്നം. അധികാരം, വിവാഹം, നേതൃത്വം — അതുപൊലെ മറ്റേതു കാതലായ പ്രശ്നം വരുമ്പോഴും ദളിതരെ ദളിതരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു അവര്‍. അവരെ അവരുടെ ചാളകളിലേക്കുതന്നെ ആട്ടിപ്പായിക്കുന്നു. അടികൊള്ളാനും ആത്മത്യാഗം ചെയ്യാനും മാത്രമേ അവരെ ആവശ്യമുള്ളു. ഇപ്പോള്‍ വോട്ടുകളുടെ എണ്ണം കൂട്ടാനും. ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’യിലെ ഈ സംഭാഷണം ശ്രദ്ധിക്കൂ: “ഭാരതി : അങ്ങനെയാണ് മാലയുടെ കരളില്‍ ചവുട്ടി ഗോപാലന്‍ സുമാവലിയമ്മയെ തന്റേതും പ്രസ്ഥാനത്തിന്റേയും നായിയാക്കിയത്. മാല കറുത്തവളായിരുന്നുവല്ലൊ. വെറുമൊരു പുലക്കളളി. കൂലിപ്പണിക്കാരി. സഖാവാണെങ്കിലും, ഒരു നായര്‍യുവാവിനെ, അതും അഭ്യസ്തവിദ്യനെ, അവള്‍ ആശിച്ചത്… ഛേ തെററ്, തെററ്”. “വൃദ്ധന്‍ : കൊള്ളരുതാത്തവന്‍, കണ്ണില്‍ ചോരയില്ലാത്തവന്‍, നീചന്‍, വിടന്‍, വിഷയലമ്പടന്‍, മഹാപാപി, കാലന്‍ എന്നെല്ലാം നാടകത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും അധിക്ഷേപിച്ച നാട്ടുപ്രമാണിയുടെ, വല്യവീട്ടിലദ്യേത്തിന്റെ മകളെത്തന്നെ നായികയാക്കുകവഴി നാടകം ഒരു ചോദ്യത്തിന് ഉത്തരം നിര്‍ദ്ദേശിക്കുകയായിരുന്നോ?” നമ്മുടെ കാലത്തെ ഏററവും ക്രൂരമായ സാമൂഹ്യ ഹിംസ (social violence) ജാതീയതയാണ്. അതിനെതിരെ വിമോചനോന്മുഖമായ ഒരു നീക്കം വലുതപക്ഷപ്രസ്ഥാനങ്ങള്‍ക്കെന്ന പോലെ കമ്യൂണിസ്റ്റ് നേതൃത്വത്തിനും കഴിഞ്ഞില്ല. ഒരേ സമയം സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെ ഇരയും വേട്ടമൃഗവുമാകുന്ന ഒരു ദ്വന്ദ്വാത്മകത നമ്മുടെ മാര്‍ക്സിസ്റ്റ് ചര്യയിലുണ്ടായിരുന്നു. സിവിക് ചന്ദ്രന്റെ രോഷം ഈ മാര്‍ക്സിസ്ററ് ചര്യയോടാണ്. അതുകൊണ്ടാവണം ഈ നാടകം പലപ്പോഴും ഹിംസാത്മകമായ ഒരു സൌന്ദര്യം സ്വീകരിക്കുന്നു. സംഭാഷണങ്ങള്‍ കൂര്‍പ്പിച്ചുവിടുന്നു. ചിലപ്പോള്‍ സമരസന്നദ്ധമായ ഒരു പത്രഭാഷതന്നെ സ്വീകരിക്കുന്നു. പുന്നപ്ര–വയലാറില്‍ നിന്നു സിവിക കണ്ടെടുക്കുന്നു കഥാ പാത്രമാണ് വൃദ്ധനായ കുന്തക്കാരന്‍ പത്രോസ്. ഇനി ഒരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അററം വറെ കത്തിച്ചുകളയുമെന്ന് സര്‍ സി. പി.യെ താക്കീതു ചെയ്ത കോരന്‍ ഏലിയാസ്. പിന്നെ വെറും ഏലിയാസായി. കുന്തക്കാരന്‍ പത്രോസായി. പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകിക്കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്കു കാണണമെന്നാണ് സര്‍ സി. പി. ഉത്തരവിട്ടത്. ‘രണ്ടിടങ്ങഴി’യില്‍ “ഇനി പറപ്പിള്ളരു സഹിക്കരുത്” എന്നു അറുത്തുമുറിച്ചു പറയുന്ന കോരനായി. പുന്നപ്ര–വയലാറില്‍ കുന്തക്കാരന്‍ പത്രോസായി. സ. കൃഷ്ണപിളളയുടെ വലം കയ്യായി. പിന്നെ തൃശ്ശിലേരി — തിരുനെല്ലിയിലെ വാസുവായി. സ. വര്‍ഗ്ഗീസ്സിന്റെ ചൂഴ്ന്നെടുക്കപ്പെടുന്നതിനു മുമ്പുള്ള കണ്ണായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രം മലയാള നാടകവേദിയിലെ ഒരപരിചിതനാണ്. ദളിതരുടെ വര്‍ഗ്ഗരോഷം മുഴുവന്‍ ഒരൊററ ബീന്ദുവില്‍ സാന്ദീകൃതമായി. വജ്രത്തിന്റെ മൂര്‍ച്ചയും തിളക്കവുമായി. ഇങ്ങനെ ഒരു കഥാപാത്രം മലയാള നാടവേദിയില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഞാന്‍ പറയും. പലരും പറഞ്ഞ കാര്യങ്ങള്‍ അല്ലെങ്കില്‍ ആരും പറയാതെ തന്നെ അറിയാവുന്ന കാര്യങ്ങള്‍ (Platitudes) വീണ്ടും വീണ്ടും തുറന്നുവിട്ട് ഏറെ മലിനീകരിക്കപ്പെട്ട നമമുടെ നടകവേദിയിലേക്ക് ഒരു വീര്‍പ്പു ശുദ്ധവായു പോലെയാണ് സിവിക്കിന്റെ ഈ നാടകം കടന്നുവരുന്നത്. വര്‍ത്തമാന പത്രങ്ങള്‍ തലതിരിച്ചാണു് വായിക്കേണ്ടതെന്നു നിര്‍ദ്ദേശിച്ച ഈ എഴുത്തുകാരന് ഒരുപാടു പുതിയ കാര്യങ്ങള്‍ നമ്മോടു പറയാനുണ്ട്. പുകപോലെ നമ്മുടെ മനസ്സില്‍ പടര്‍ന്നു പിടിച്ചുകിടന്നിരുന്ന ഒട്ടേറ കാര്യങ്ങള്‍ സാന്ദ്രീകരിച്ച് ഇയാള്‍ നമമുടെ കണ്‍വെട്ടത്ത് എടുത്തുവെക്കുന്നു. പേരഡികളും മിമിക്രികളും ഉണ്ടായിട്ടുണ്ടാവാം. പക്ഷെ അര്‍ത്ഥവത്തായ ഒരു പ്രതിനാടകം. ഇതു കേരളത്തില്‍ ആദ്യമായാണ്. മാലയില്‍നിന്നു പരമുപിളളയിലേക്ക് കൊടി കൈമാറുന്നതിനെ പ്രതീകവല്കരിക്കുകയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അപചയം അവിടെ നിന്നാരംഭിക്കുന്നുവെന്നു എന്ന് വിരല്‍ ചൂണ്ടുകയും ചെയ്യുമ്പോള്‍ ഇതെന്തുകൊണ്ടു മുമ്പ് നമുക്കു കാണാന്‍ കഴിഞ്ഞില്ലെന്നു നാം ചൂളിപ്പോകുന്നു. എല്ലാവരും മറന്നുകളഞ്ഞ, പുന്നപ്ര–വയലാറിലെ കുന്തക്കാരന്‍ പത്രോസിനെ വിസ്മൃതിയുടെ ഇരുട്ടില്‍നിന്നു തപ്പിയെടുക്കുകയും അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ നീറിനില്ക്കുന്ന വര്‍ഗ്ഗരോഷത്തെ അയാളിലൂടെ പ്രതീകവല്ക്കരിക്കുയും ചെയ്യുന്നുണ്ട് സിവിക്. കൊലയാളിയും ജനശത്രുവുമായ കേശവന്‍ നായര്‍ കമ്യൂണിസ്ററു മുഖ്യമന്ത്രിയില്‍ നിന്നു ജനസേവനത്തിനുള്ള പത്മശ്രീ ഏററവാങ്ങുന്ന സുമുഹൂര്‍ത്തത്തില്‍ ‘കമ്മൂണിസ്റ്റാക്കി’ നാടകം തന്നെ അവതരിപ്പിക്കണമെന്നും പുലയരും ‘കോപ്രായങ്ങള്‍’ ഉണ്ടാ വണമെന്നും ശഠിക്കുന്നതിലുള്ള കറുത്ത ഫലിതം ഒരു കവിക്കു മാത്രം അവകാശപ്പെട്ടതാണ്. ഗോപാലന്‍, സുമാവലിയമ്മയും കേശവന്‍ നായരുമൊത്ത്, പരിവാരസമേതം, ത്രിവര്‍ണ്ണ പതാകയും ചെങ്കൊടിയും കൂട്ടിക്കെട്ടി സ്റ്റേറ്റു കാറില്‍ കുതിച്ചു വരുമ്പോള്‍ മാലയുടെ ശവശരീരം വലിയ ചുടുകാട്ടില്‍ കുടിയനായ ഒരു വാച്ച്മേന്റെ ദയക്കായി കാത്തുകെട്ടി കിടക്കുന്നദൃശ്യം ഏതു നിണക്കയത്തിലാണ് നാമെല്ലാം വീണുകിടക്കുന്നതെന്ന്. ശരിക്കും ഓര്‍മ്മിപ്പിക്കുന്നു. പാര്‍സി നാടകവേദിയില്‍ നാടകവേദിയില്‍ നിന്ന് തമിഴ്നാടകവേദിയിലേക്കും അവിടെനിന്നു കേരളത്തിലേക്കും വിരുന്നു വന്ന വികറ്റോറിയന്‍ നാടകങ്ങളില്‍ നിന്നും ഘടനാപരമായി അധികമൊന്നും അകലെയായിരുന്നില്ല. തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ‘സാമൂഹ്യ സംഗീത നൃത്ത നാടകം.’ എങ്കിലും സ്വന്തം വര്‍ഗ്ഗനിലപാടുകള്‍ പരിമിതികള്‍ക്കിടയിലും ഒരു കാലഘട്ടത്തിന്റെ ഒരു ജനതയുടെ സ്വപ്നങ്ങള്‍ കുറുക്കിയെടുത്ത് നാടകത്തില്‍ പകരാന്‍ ഭാസിക്കു കഴിഞ്ഞിരുന്നു. കാമ്പിശ്ശേരിയുടെയും സുധര്‍മ്മയുടെയും ഒ. മാധവന്റെയും തോപ്പില്‍ കൃഷ്ണപിളളയുടെയും പിന്നീട് പി. ‍ജെ. ആന്റണിയുടെയും മറ്റും അഭിനയ ചാതുര്യവും ഒ. എന്‍. വിയുടെ ഗാനങ്ങളും, ജോര്‍ജ്ജിന്റെയും സുലോചനയുടെയും സ്വരമാധുര്യവും സര്‍വ്വോപരി കമ്യൂണിസ്ററു പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകളും ഒത്തിണങ്ങിയപ്പോള്‍ മലയാളിയുടെ ഹരമായിത്തീരാന്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ക്കി അധികകാലം വേണ്ടിവന്നില്ല. പക്ഷെ, ഇന്ന് ഈ നാടകം ചരിത്രത്തിന്റെ ഒരു ക്രൂരഫലിതം മാത്രമാണ്. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതായില്ല. കറുമ്പനും മാലയും അറിപത്തിനാലടി അകലെത്തന്നെ. അംബേദ്ക്കര്‍ സംവരണത്തിലൂടെ നേടിക്കൊടുത്തതില്‍ ഏറെ അധികമൊന്നും അവര്‍ക്കു ലഭിച്ചിട്ടില്ല. ഗോപാലന്‍ മുഖ്യമന്ത്രിയായതിന്റെ ഗുണം ഫാദര്‍ ഇന്‍ ലോക്കാണ്. മാത്യു അഡ്മിനിസ്ട്രേററീവ് സര്‍വീസിലൂടെ സ്വയം ഷണ്ഡീകരിക്കപ്പെടുന്നു. പരമുപിളള ഗവര്‍മ്മേണ്ടു കോണ്‍ട്രേക്ടറായി. ഫ്യൂഡല്‍ നാട്ടുപ്രമാണിയായി തന്റെ കുടുംബത്തിന്റെ പൂര്‍വ്വകാല ഫ്യൂഡല്‍ പ്രതാപങ്ങള്‍ വീണ്ടെടുക്കുന്നു. കേശവന്‍ നായരാണ് അധികാരത്തിന്റെ ഏററവും അടുത്ത ബന്ധു. അയാള്‍ ഇപ്പോഴും ദളിതരെ ബലാല്‍ക്കാരനും ചെയ്യുന്നു. കന്നുകാലികളെപ്പോലെ ആട്ടിത്തെളിക്കുന്നു. ഇവരുടെ മുമ്പിലാണ് ഇന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അവതരിപ്പിക്കേണ്ടത്. ഭാസിതന്നെ ഈ അവസ്ഥയില്‍ ഖിന്നനായിരുന്നുവല്ലൊ. ഒരു പുനര്‍മൂല്യനം ആവശ്യമാണെന്ന് ഭാസിയും അനേകം തവണ ആവ ശ്യപ്പെട്ടിട്ടുണ്ട്. ‘ഒളിവിലെ ഓര്‍മ്മകളി’ല്‍ രോഗഗ്രസ്തമായ ശബ്ദത്തിലൂടെ ആ ആവശ്യം അദ്ദേഹം നമുക്കിടയിലേക്കെറിഞ്ഞുതന്നു. അത്തരം ഒരു പുനര്‍മൂല്യനമാണ്, പുനര്‍വിചിന്തനമാണ്, ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ ഒരു പ്രേരണ എന്ന ഞാന്‍ കരുതുന്നു. രൂപത്തിലും ഉള്ളടക്കത്തിലും, ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ ഒരു ബ്രഹ്ററിയന്‍ ദ്വന്താത്മക നാടകമാണ്. അതിന്റെ കാതലായ സ്വഭാവം പ്രബോധനാത്മകം (didactic) തന്നെ. വൈകാരിക മൂര്‍ഛകളിലേക്ക് ഈ നാടകം പ്രേക്ഷകനെ എടുത്തെറിയുകയില്ല. അവരുടെ സര്‍ഗ്ഗാത്മകതയെ സ്ഖലിപ്പിച്ചു കളയുകയില്ല. രക്തസ്നാതമായ ജീവിത ഭാഗധേയങ്ങള്‍ നമുക്കുമുമ്പില്‍ പറിച്ചുവെച്ചുകൊണ്ട്, മൌലികമായ കണ്ടെത്തലുകളിലൂടെ, ഉന്മിഷിത്തായ സംഭാഷണങ്ങളിലൂടെ, പലപ്പോഴും കറുത്ത ഫലിതങ്ങളിലൂടെ വിസ്മയം വിതറികൊണ്ട് ഈ നാടകം നമുക്കം സ്വയം കാണാനുള്ള ഒരു കണ്ണാടിയായിത്തീരുന്നു. നടന്മാര്‍ കഥാപാത്രങ്ങളുമായി നടത്തുന്ന ഏററുമുട്ടല്‍ (Encounter) ആയിരിക്കാം ഈ നാടകത്തിന്റെ അഭിനയം. പ്രേക്ഷകന് പങ്കാളിത്തം നല്കുന്ന അനുഷ്ഠാന കലകളോടു തൊട്ടുരുമ്മി നില്ക്കുന്നതായിരിക്കാം സംവിധാനം. കവിതയും സ്വപ്നവും ചിതയിലെ അഗ്നിയും ഫേന്‍റസിയും വ്യത്യസ്ത മുഖങ്ങളുള്ള കഥാപാത്രങ്ങളും പ്രകൃതിയോടിണങ്ങി നില്ക്കുന്ന രംഗപരിസരവും സര്‍വ്വോപരി നമ്മുടെ കാലഘട്ടത്തിലേക്ക് തുറക്കുന്ന ഉള്‍ക്കണ്ണുകളുമുള്ള ഈ നാടകത്തിന്, തീര്‍ച്ചയായും, ദൃശ്യസാദ്ധ്യതകളുമുണ്ടെന്ന് എനിക്കു തോന്നുന്നു. സിവിക് ചന്ദ്രന്റെ ഈ ഉദ്യമം ആദരിക്കപ്പെടുകയോ അനാദരിക്കപ്പെടുകയോ ചെയ്യാം. എന്നാല്‍ അതിന്റെ ചരിത്രപരതയോട് വിമുഖരായിക്കൂടാ. കാഴ്ചയെ അശാന്തമായ ഒരറിവിലേക്ക് പരിണമിപ്പിക്കുന്ന ഒരു intention ഈ നാടകത്തിന്റെ രചനയിലുണ്ട്. അതി രാഷ്ട്രീയമായി മാത്രം പ്രൊജക്ററ് ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുക ഈ intention ആകണം. അത് ശരിയായിരിക്കില്ല. സ്വന്തം ജന്മ മൂഹൂര്‍ത്തത്തിന്റെ കാരണങ്ങള്‍ കൊണ്ടുതന്നെ ഒരേസമയം ഹിംസാത്മകവും സ്നേഹാര്‍ദ്രവുമാകുന്ന ഈ നാടകത്തിന്റെ പിറവിയെ അല്ലെങ്കില്‍, ആരാണ് ഭയക്കുന്നത്?
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതലേ കലാസാഹിത്യങ്ങളെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സാഹിത്യാഭിരുചിയുള്ള ഏതാനും വ്യക്തികളെ കേന്ദ്രീകരിച്ചാണത് നടന്നുവന്നിരുന്നത്. കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിമാടുകുന്ന് ആസ്ഥാനമാക്കി എണ്‍പതുകളുടെ അവസാനത്തിലാണ് തനിമ കലാവേദി രൂപം കൊണ്ടത്. കുറച്ചുകാലം സജീവമായി നിലനിന്നുവെങ്കിലും പിന്നീടതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. 2002ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ഇപ്പോള്‍ ഏറെക്കുറെ വ്യവസ്ഥാപിതമായി തനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ലക്ഷ്യം ഇസ്ലാം സമഗ്രമായ ജീവിതവ്യവസ്ഥയാണ്. അതുകൊണ്ട് കലയെയും സാഹിത്യത്തെയും ജീവിതത്തന്റെ ഇതര മേഖലകളെപ്പോലെ ആ സമഗ്ര വ്യവസ്ഥയുടെ ഭാഗമായി മാത്രമേ ഇസ്ലാമിക പ്രസ്ഥാനത്തിന് കാണാന്‍ കഴിയുകയുള്ളൂ. ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമായതുകൊണ്ട് ഏതൊരു വിശ്വാസിയുടെയും കലാസാഹിത്യ ആവിഷ്‌കാരങ്ങളുടെ അടിത്തറ ഖുര്‍ആനും സുന്നത്തും ആയിരിക്കേണ്ടതാണ്. മനുഷ്യ മനസ്സിന് ആനന്ദം പകരാന്‍ കലാസാഹിത്യങ്ങള്‍ക്ക് കഴിയും. ആ നിലക്ക് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതോടൊപ്പം മനുഷ്യന്റെ വൈയക്തിക സാമൂഹിക ജീവിതത്തെ ഉല്‍കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് ശക്തമായ ഒരു ആശയ വിനിമയോപാധി എന്ന നിലക്ക് നന്മയുടെ പ്രചാരണത്തിനും തിന്മയുടെ വിപാടനത്തിനും കലാസാഹിത്യങ്ങള്‍ക്കുള്ള കഴിവിനെയും കണക്കിലെടുക്കേണ്ടതുണ്ട്. കല കലയ്ക്ക് വേണ്ടിയുള്ളതല്ല; മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്. സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യന്റെ ഇതഃപര്യന്തമുള്ള ചരിത്രം. ഈ സംഘട്ടനത്തില്‍ മൂല്യങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച് അവയെ ശക്തിപ്പെടുത്താനായിരിക്കണം ഇസ്ലാമിക കലാസാഹിത്യങ്ങളുടെ ശ്രമം. ഘടന സംസ്ഥാന നിര്‍വാഹകസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിര്‍വാഹക സമിതി സംസ്ഥാന ഡയറക്ടറെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നു. രണ്ടുവര്‍ഷമാണ് നിര്‍വാഹകസമിതിയുടെയും ഡയറക്ടറുടെയും കാലാവധി.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ദോഹ: കേരള ഫാർമസി ഫോറം ഖത്തർ (കെപിഎഫ്‌ക്യു) സെപ്റ്റംബർ 30ന് ദോഹയിലെ ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനാചരണത്തിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ഫാർമസി പ്രൊഫഷണലുകളും ഗവേഷകരും മുതിർന്ന ഫാർമസി നേതാക്കളും പങ്കെടുത്തു. ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനം തീം "ആരോഗ്യകരമായ ഒരു ലോകത്തിനായി ഫാർമസി ഒന്നിച്ചു പ്രവർത്തിക്കുന്നു" എന്നതായിരുന്നു, ഖത്തറിലെ ഫാർമസി പ്രൊഫഷണലുകളുടെ ഐക്യവും ശക്തിയും വിലപ്പെട്ട സംഭാവനകളും പരിപാടിയിൽ പ്രദർശിപ്പിച്ചു. WPD ആഘോഷങ്ങളിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ: ദീപക് മിത്തൽ മുഖ്യാതിഥിയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ഫാർമസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ മോസ അൽ ഹെയ്‌ൽ പ്രത്യേക അതിഥിയും ആയിരുന്നു. പരിപാടിയിൽ വൈവിധ്യമാർന്ന പ്രാദേശികവും അന്തർദേശീയവുമായ വിഷയ വിദഗ്ധർ പങ്കെടുത്തു.എച്ച്എംസിയുടെ ഫാർമസി വിഭാഗം അസിസ്റ്റന്റ്‌ ഡയറക്ടർമ്മാരായ ഡോ. പി.വി. അബ്ദുൾറൂഫ്, ഡോ. വെസ്സാം എൽ കാസെം, യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഫാർമസി പ്രസിഡന്റ് പ്രഫസർ ഡെറക് സ്റ്റുവർട്ട്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിൽ (ഐബിപിസി) ഖത്തർ പ്രസിഡന്റ് ജഹ്ഫർ ഉസ് സാദിഖ് എന്നിവർ പങ്കെടുത്തു. കെപിഎഫ്‌ക്യു ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട് മുഖ്യ പ്രഭാഷകരെ പരിചയപ്പെടുത്തി. രണ്ട് സൈന്റിഫിക്‌ സെഷനുകളോടെ പരിപാടി ആരംഭിച്ചു. ഫാർമസി പ്രിസ്‌ക്രൈബിംഗ്, ഫാർമസി പ്രാക്ടീസ് ഗവേഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു പ്രഭാഷണത്തിലെ പ്രധാന വിഷയങ്ങൾ. കൺവീനർ മുഹമ്മദ്‌ റിയാസിന്റെ സ്വാഗതത്തോട്‌ കൂടി തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ്‌ കെ പി അഷറഫ് അധ്യക്ഷം വഹിചു. സൂരജ് ശ്രീകുമാർ, സരിൻ കേളോത്ത്, ഉമർ ഫാറൂഖ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഡോ: ദീപക് മിത്തൽ പരിപാടി ഉദ്ഘാടനം ചെയ്തു. "നിങ്ങൾ ഓരോരുത്തരും ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാരാണ്, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വഴികളിലും നിങ്ങൾ എല്ലാവരും മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു," ഡോ: ദീപക് മിത്തൽ പറഞ്ഞു. .അംഗത്വ വിശദാംശങ്ങൾ, ഇവന്റുകൾ, രജിസ്ട്രേഷൻ പോർട്ടൽ എന്നിവ ഉൾപ്പെടുന്ന കെപിഎഫ്‌ക്യു ഔദ്യോഗിക വെബ്‌സൈറ്റും അംബാസിഡർ ഉദ്ഘാടനം ചെയ്തു. കെപിഎഫ്‌ക്യു ഐടി, മീഡിയ വിഭാഗത്തിൽ നിന്നുള്ള ശ്രീ അൻവർ സാദത്തും ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഡോ. മോസ അൽ ഹെയ്‌ലും തന്റെ പിന്തുണ നൽകുകയും ഖത്തറിലെ കമ്മ്യൂണിറ്റി ഫാർമസി സേവനങ്ങളും രോഗി പരിചരണവും മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ നിരന്തര ശ്രമങ്ങൾക്ക് കെപിഎഫ്‌ക്യു നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ മഹത്തായ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ മോസ പറഞ്ഞു, ഖത്തറിലെ ഫാർമസി പ്രൊഫഷണലുകളുടെ ഐക്യവും ശക്തിയും വിലപ്പെട്ട സംഭാവനകളും ഉയർത്തിക്കാട്ടിക്കൊണ്ട് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ KPFQ ടീമിന്റെ ശ്രമങ്ങളെ അവർ അഭിനന്ദിചു. കെപിഎഫ്‌ക്യു അംഗങ്ങൾക്കായി പ്രിവിലേജ് കാർഡ് ലോഞ്ച് ചെയ്യുന്നതായും ഡോ മോസ പ്രഖ്യാപിച്ചു, ഈ കാർഡ് അംഗങ്ങൾക്ക് അംഗത്വ ആനുകൂല്യങ്ങൾ നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. കെപിഎഫ്‌ക്യു മെമ്പർഷിപ്പ് വെൽബിയിംഗ് ടീമിലെ ആരീഫും അർഷാദ് അലിയും പ്രിവിലേജ് കാർഡ് ലോഞ്ചിൽ പങ്കെടുത്തു. യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഫാർമസിയുടെ പ്രസിഡന്റും ഖത്തർ സർവകലാശാലയിലെ കോളേജ് ഓഫ് ഫാർമസിയിലെ പ്രൊഫസറുമായ പ്രൊഫസർ ഡെറക് സ്റ്റുവർട്ട്‌ ഗവേഷണത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും KPFQ-മായി സഹകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഡോ അബ്ദുൾ റൗഫ് കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകളുടെ പങ്ക് കൂടുതൽ എടുത്തുകാണിച്ചു, “മരുന്ന് വിദഗ്ധർ എന്ന നിലയിൽ നിങ്ങൾ മുൻ‌നിരയിലും ഒരു രോഗിയുമായി ബന്ധപ്പെടുന്നതിനുള്ള ആദ്യ പോയിന്റിലുമാണ്, പ്രത്യക്ഷത്തിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ വിശ്വസനീയമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങൾക്കെല്ലാവർക്കും ലോക ഫാർമസിസ്റ്റ് ദിനം ആശംസിക്കുന്നു”. KPFQ-ലെ അക്കാദമിക് ലീഡർ ഡോ. ബിന്നി തോമസ് KPFQ-ന്റെ നേട്ടങ്ങളും പ്രാധാന്യവും എടുത്തുകാണിച്ചുകൊണ്ട് KPFQ-നെ കുറിച്ച് പ്രഭാഷണം നടത്തി. KPFQ ഈ വർഷം ഖത്തറിൽ 25 വർഷത്തിലധികം സേവന മികവുള്ള ഫാർമസി പ്രൊഫഷണലുകളെ അഭിനന്ദിക്കുകയും അവാർഡ് നൽകുകയും ചെയ്തു. സർവീസ് എക്‌സലൻസ് അവാർഡ് ദാന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഹമ്മദ് അക്ബർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും ഉൾപ്പെട്ട കേക്ക് മുറിക്കൽ ചടങ്ങ് പരിപാടിയുടെ ഹൈലൈറ്റ് ആയിരുന്നു, തുടർന്ന് എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോയും. സൈനേഷ് ചെറുകുറ്റി (സെക്രട്ടറി - കെ.പി.എഫ്.ക്യു.) നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടി സമാപിച്ചു.
[[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] നേതൃത്വത്തില്‍ 1948-ല്‍ ആരംഭിച്ച [[ട്രേഡ് യൂണിയന്‍ പ്രസ്ഥാനം]]. ഹിന്ദിയില്‍ हिन्द मजदूर सभा. [[അശോക മേത്ത|അശോക മേത്തയായിരുന്നു]] പ്രഥമ ജനറല്‍ സെക്രട്ടറി. [[1948]] ഡിസംബര്‍ 24നു് സ്ഥാപിതമായി<ref> [[1948]] ഡിസംബറില്‍ സ്ഥാപിതമായി. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് [[തമ്പാന്‍ തോമസ്]] ; ജനറല്‍സെക്രട്ടറി [[ഉമ്രാവുമല്‍ പുരോഹിത്]] . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.‍<ref>▼ [http://www.mkiindia.org/hms.htm എച്ച് എം എസ്] ▲[[1948]] ഡിസംബറില്‍ സ്ഥാപിതമായി</ref>. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് [[തമ്പാന്‍ തോമസ്]] ; ജനറല്‍സെക്രട്ടറി [[ഉമ്രാവുമല്‍ പുരോഹിത്]] . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.‍<ref>
ഹൈദരബാദ് . ഹൈദരബാദ് ഇരട്ടസ്‌ഫോടനത്തിന്റെ അനേ്വഷണം ബാംഗ്‌ളൂര്‍ ജയിലിലേക്കും പല സ്‌ഫോടന കേസുകളിലും പ്രതികളെ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളെയാണ് എന്‍ഐ ബാംഗ്‌ളൂരിലെത്തി ചോദ്യം ചെയ്യുക. 10 മിനിറ്റില്‍ മത്തി മുളകിട്ടത് അതീവ സുരക്ഷിതമുള്ള നെല്ലൂര്‍ ജയിലില്‍ കഴിയുന്ന ഫിറോസ്ഖാനെ ചോദ്യം ചെയ്‌തേക്കും. 2012 ജനുവരി മാസത്തില്‍ ഇയാളെ കാണാനെത്തിയ സന്ദര്‍ശകനെക്കുറിച്ചുള്ള അനേ്വഷണമെന്നനിയുന്നു. ഇന്‍ഡ്യന്‍ മുജാഹിദ് സച്ചിദ് മഖ്ബൂല്‍ ഇയാളെ സന്ദര്‍ശിച്ചത് എന്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട് ലക്ഷര്‍ അംഗങ്ങളെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ മുഴുവന്‍ രേഖകളും അനേ്വഷണ ഉദേ്യാഗസ്ഥര്‍ പരിശോധിച്ചു. ഇതിനിടെ സ്‌ഫോടന സ്ഥലത്തെ സിസിടിവി രംഗങ്ങളില്‍ സ്‌ഫോടനത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പതിഞ്ഞതായി സൂചന. ബോംബ് വെയ്ക്കാനുപയോഗിച്ച സൈക്കിള്‍ സാധാരണ കടകളില്‍ നിന്ന് വാടകക്കെടുത്തതാണെന്ന് അനേ്വഷണസംഘത്തിന് ബോധ്യപ്പെട്ടു.
തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഒഴുക്കിനെതിരെ നീന്തി മനസ്സും ശരീരവും ഉറച്ചിരിക്കുന്നു….. ഇനിയും എത്ര കാലം ഇങ്ങനെ ജീവിച്ചു തീർക്കേണ്ടി വരുമോ… പട്ടിണി കൂടാതെ അന്നന്നേക്കുള്ള അന്നത്തിനുള്ള വഴി കിട്ടിയാൽ മതി…. ഞാൻ മാത്രമല്ല എന്നെയും പ്രതീക്ഷിച്ച് മൂന്ന് ജീവനുകൾ വീട്ടിലുണ്ട്…. മേസ്തിരി ആരെയോ ശകാരിക്കുന്ന ശബ്ദം കേട്ടാണ് ശരത്ത് ചിന്തയിൽ നിന്നുണർന്നത്… വേഗം ഇഷ്ടിക എടുത്ത് വച്ച കൊട്ട തലയിൽ വച്ച് കെട്ടിടത്തിന്റെ പടവുകൾ കയറി തുടങ്ങി.. .. ഇപ്പോൾ ഒരാഴ്ചയായി ഇവിടെയാണ് പണി…. ഇവിടെ എന്നും വൈകുന്നേരം അന്നന്നത്തെ കൂലി കൈയ്യിൽ തരും എന്ന സമാധാനം ഉണ്ട്… . വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ പെങ്ങളൂട്ടി പറഞ്ഞു വിട്ട സാധനങ്ങൾ വാങ്ങി കൊണ്ടു പോകണം.. അല്ലെൽ അവൾ എന്നെ ശരിയാക്കി കളയും… .അച്ഛൻ ചോര നീരാക്കി പഠിപ്പിച്ചു… അത്യാവശ്യം സൗകര്യമുള്ള ഒരു കുഞ്ഞ് വീടും പണിതു…. അങ്ങനെ സന്തോഷമായി ജീവിതം മുൻപോട്ട് പോകുമ്പോഴാണ് കരിനിഴൽ വീഴ്ത്തി കൊണ്ട് അച്ഛൻ ആശുപത്രിയിലാകുന്നത് അച്ഛനു അസുഖം വന്നത് കൊണ്ട് വിശ്രമം ആവശ്യമാണ് എന്ന് ഡോക്ടർ പറഞ്ഞത് എന്റെ ചെവികളിൽ പതിച്ചപ്പോൾ ഞാൻ തകർന്നു പോയി… വീടിന്റെ ആധാരം വരെ പണയപ്പെടുത്തി ചികിത്സിച്ചു…. അച്ഛൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും പഴയ ആരോഗ്യം ഇല്ലാരുന്നു….. ജോലി അന്വഷിച്ചിറങ്ങി… . കഷ്ടപ്പെട്ടു പഠിച്ചു നേടിയ ആ കടലാസുകൾക്കൊന്നും വിശപ്പിന്റത്ര വിലയില്ലെന്ന് മനസ്സിലായപ്പോൾ അലമാരയിൽ വച്ചു പൂട്ടി കൂലിവേലയ്ക്കിറങ്ങി…. ഇത് വരെ ജീവിച്ച ജീവിതത്തിൽ നിന്ന് മാറ്റം മനസ്സ് ഉൾക്കൊള്ളുന്നത് വരെ ജോലി സ്ഥലങ്ങൾ മാറിക്കൊണ്ടിരുന്നു… ആറ് മാസം മുന്നേ വരെ കഷ്ടപ്പാട് എന്തെന്ന് അറിഞ്ഞിട്ടില്ല… . സമയത്തിന് ആഹാരം, വസ്ത്രം, പണം എല്ലാം കിട്ടികൊണ്ടിരുന്നു.. അത് എതു വഴി വരുന്നു എന്ന് ഞാൻ അന്വഷിച്ചിരുന്നില്ല… അച്ഛൻ ഒരു കഷ്ടപ്പാടും അറിയിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു… ഇന്നതിൽ ദു:ഖം തോന്നുന്നു…. അന്ന് ഒരു കൈ സഹായിച്ചിരുന്നേൽ അച്ഛനിന്ന് ഒരു രോഗിയായി മാറില്ലായിരുന്നു… ദൈവം എത്ര ക്രൂരനാണ് എന്ന് തോന്നിയ ദിവസങ്ങൾ.. . അച്ഛന്റെ ചികിത്സയ്ക്ക് പണത്തിന് വേണ്ടി ഓടി നടന്നപ്പോൾ അടുത്ത ബന്ധുക്കൾ എന്ന് പറയാൻ അടുത്ത് ആരും ഉണ്ടാരുന്നില്ല.. . അച്ഛൻ ചെറുപ്പത്തിലെ ജോലി തേടി ഇവിടെ വന്നതാണ്… പിന്നെ അമ്മയെ കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച് ഇവിടെ തന്നെ കൂടി… അച്ഛന്റെ കുടുംബത്തെ കുറിച്ച് അറിവില്ല…. . അമ്മയുടെ കുടുംബം കുറച്ചടുത്താണെങ്കിലും അമ്മയുടെ ഇഷ്ടത്തിന് അവരു നിലയ്ക്ക് ചേരാത്ത വിവാഹമായത് കൊണ്ട് സഹകരണമൊന്നുമില്ല… അത് കൊണ്ട് അവിടേയ്ക്ക് പണത്തിന്റെ ആവശ്യം പറഞ്ഞ് പോകാൻ അമ്മ സമ്മതിച്ചില്ല… അവസാനം അമ്മയാണ് കിടപ്പാടം പണയം വയ്ക്കാൻ പറഞ്ഞത്…. ജീവിതത്തിൽ തോറ്റ് പോയീന്ന് വിചാരിക്കണ്ട…. കിടപ്പാടവും പണവും കഷ്ടപ്പെട്ടു വീണ്ടും ഉണ്ടാക്കാം… ..അഭിമാനത്തേക്കാൾ അച്ഛന്റെ ജീവനാണ് വലുത് :..എന്ന് പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറിയിരുന്നില്ല…. കഷ്ടപ്പെട്ട് അച്ഛനുണ്ടാക്കിയതെല്ലാം കൈവിട്ട് പോകാതെ തിരിച്ച് പിടിക്കണമെന്ന് മനസ്സിലുറപ്പിച്ചിട്ടാണ് കിടപ്പാടം പണയം വച്ച് അച്ഛനെ ചികിത്സിച്ചത്….. ചികിത്സയ്ക്ക് ഫലമുണ്ടായി… . പണയം വച്ച് കിട്ടിയ പണം തീർന്നു….. മാസം പലിശ കൊടുക്കണമല്ലോ…. പിന്നെ പെങ്ങളുടെ പഠിപ്പ്….. വീട്ടു ചിലവ് എല്ലാം നടക്കണമല്ലോ…. ഇപ്പോൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു പോകാൻ പഠിച്ചു… രണ്ട് മാസം പലിശയടയ്ക്കാൻ പറ്റാത്തതിന് വീട്ടീന്ന് ഇറങ്ങി കൊടുക്കണമെന്ന് ദാമോദരൻ മുതലാളി വന്ന് പറഞ്ഞിരുന്നൂന്ന് അമ്മ പറഞ്ഞു… എന്ത് ചെയ്യണമെന്നറിയാതെ വഴിയിലേക്ക് കണ്ണും നട്ടിരുന്നു… വിചാരിച്ചാൽ പോയെടുക്കാൻ ഇവിടെ പണം കായ്ക്കുന്ന മരം ഒന്നുമില്ലല്ലോ… അവസാനം ദാമോദരൻ മുതലാളി തന്നെ ഒരു വഴി പറഞ്ഞു തന്നു വീട് അയാളുടെ പേരിലെഴുതി കൊടുത്തിട്ട് മാസാമാസം വാടക തന്നാൽ മതീന്ന്. .. പിന്നെ എതെങ്കിലും ഒരു കാലത്ത് പൈസയാകുമ്പോൾ തിരിച്ച് തരാമെന്ന് ഒരു അലങ്കാര വാക്കും പറഞ്ഞു….. തൽക്കാലം വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് സമ്മതിക്കേണ്ടി വന്നു… . എഗ്രിമെന്റ് പേപ്പറെല്ലാം ശരിയാക്കി അച്ഛൻ അതിൽ ഒപ്പിടുമ്പോൾ കൈകൾ വിറച്ചിരുന്നു… കണ്ണുകളിലെ നനവ് കണ്ടില്ലെന്ന് ഭാവിക്കാതെ എനിക്ക് കഴിഞ്ഞുള്ളു… എന്റെ ഉള്ളം നീറുകയായിരുന്നു ഒരു മകനെന്ന നിലയിൽ അച്ഛന്റെ സ്വപ്നം വിൽക്കുന്നത് തടയാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്… ഒപ്പിട്ട പേപ്പറുകൾ ദാമോധരൻ മുതലാളിക്ക് കൈമാറുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തങ്ങി നിന്നു…… ” എന്റെ സമ്പാദ്യം ഈ സ്വത്തോ പണമോ അല്ലടോ… എന്റെ രണ്ട് മക്കളാ ശരത്തും ശരണ്യയും… അത് കൊണ്ട് ഞങ്ങവിടുന്നു ഇറങ്ങുവാ… ഞാനും മക്കളും തിരിച്ച് വരും ഒരിക്കൽ.. അപ്പോഴും താനിവിടെ തന്നെ കാണണം” ദാമോധരൻ മുതലാളി കൈയ്യിലെ കുഞ്ഞു പൊതി അമ്മയെ ഏൽപ്പിച്ചു മടങ്ങി.. കുറച്ച് പണമായിരുന്നു.. അച്ഛന്റെ നിർദ്ദേശമനുസരിച്ച് വീട്ടു സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു… ശരണ്യയുടെ കോളേജിൽ പോയി ടി സി വാങ്ങി… . കുറച്ച് ദൂരയാത്രയാണ് എന്ന് പറഞ്ഞത് കൊണ്ട് അത്യാവശ്യം ഭക്ഷണം കൈയ്യിൽ കരുതി… ഒരു ടാക്സിയും ലോറിയും വിളിച്ചു സാധനങ്ങൾ കയറ്റി… പകലുമൊത്തം ജോലിയായത് കൊണ്ട് എന്നോട് വണ്ടിയിൽ ഉറങ്ങിക്കോളാൻ പറഞ്ഞു….. അച്ഛന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ വീട് വിട്ട് ഇറങ്ങുമ്പോൾ ഒന്ന് പൊട്ടി കരയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിറഞ്ഞുപൊങ്ങിയ മനസ്സിന്റെ വേദനയെ ഒരു ചെറുപുഞ്ചിരിയിൽ ഒളിപ്പിച്ചു നിർത്തി… ശരണ്യ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവളെ ചേർത്ത് പിടിച്ച് വണ്ടിയിൽ കയറ്റി ഇരുത്തി.. എല്ലാരെയും കാറിലിരുത്തി വീടുപൂട്ടി താക്കോൽ ദാമോദരൻ മുതലാളിയെ ഏൽപ്പിക്കാൻ അടുത്ത വീട്ടീലേക്ക് നടന്നു… കോളിംഗ് ബെല്ലിൽ വിരലമർത്തി പുറത്ത് കാത്തുനിന്നു…. കതകു തുറന്നു എന്നെ കണ്ടതും ദാമോദരൻ മുതലാളി ചിരിച്ച് കൊണ്ട് വീടിന്റെ അകത്തേക്ക് ക്ഷണിച്ചു… ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി കൊണ്ട് പുറത്ത് തന്നെ നിന്നു താക്കോൽ അയാളുടെ നേരെ നീട്ടി….”നിനക്കെന്നോടിപ്പം ദേഷ്യമാണെന്നറിയാം… എന്നെങ്കിലും ഒരിക്കൽ നിനക്കെന്നോട് സ്നേഹം തോന്നും.. അന്നും ഞാൻ ഇവിടെ തന്നെ കാണും…. തീർച്ചയായും കാണാൻ തോന്നുമ്പോൾ വരണം.. ഞാൻ കാത്തിരിക്കും….. ” എന്ന് പറഞ്ഞ് താക്കോൽ കൈയ്യിൽ വാങ്ങി അകത്തേക്ക് പോയി..അയാളോട് എന്ത് തോന്നാനാണ്.. ഇപ്പോൾ സ്നേഹം എന്നല്ല ദേഷ്യം എന്ന വികാരവുമില്ല.. .. അച്ഛൻ ജോലി തേടി വന്നപ്പോൾ ആദ്യം സഹായിച്ചത് ഇയാളാണ്…. അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തി കൊടുത്തതും അയാളാണ്. ആ കടപ്പാട് മനസ്സിൽ ഉള്ളത് കൊണ്ടാണ് കൊടുക്കേണ്ട പണത്തിനേക്കാൾ വീടിന്റെ ആസ്തി ഉണ്ടായിട്ട് കൂടി അച്ഛനെതിരുപറയാതെ എഴുതി കൊടുക്കാൻ തയ്യാറായത്….. ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പോഴാ രേണു വിളിച്ചത്… ” ശരത്തേട്ടാ.. … ഏട്ടന്റെ മനസ്സിൽ എനിക്ക് അനിയത്തിക്കുട്ടിയുടെ സ്ഥാനമാണെന്നത് ഞാൻ മറന്ന് പെരുമാറിയതിന് മാപ്പ്… എന്നോട് ക്ഷമിക്കണം.. ഇനി അങ്ങനെയൊന്നും പറയില്ല… ഞാൻ കല്ല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞത് കൊണ്ടാണോ നാട് വിട്ട് പോകുന്നത് ” എന്ന് പറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു…. ഞാൻ കണ്ണ് മിഴിച്ചു നിന്ന് പോയ്… .. രണ്ട് ദിവസം മുന്നേ അമ്പലത്തിൽ വച്ചാണ് രേണു എന്നെ കല്ല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞ് ഓടിയത്… ഇതു വരെ മറുപടി പറയാൻ സാഹചര്യം കിട്ടിയില്ല.. ഞാനവളെ വിളിച്ച് മുറ്റത്തിറക്കി… അവൾ മുഖം കുനിച്ച് നിപ്പാണ്.. എനിക്ക് ഇരുപത്തിനാല് വയസ്സായിട്ടും ആരേയും പ്രണയിക്കാനുള്ള ധൈര്യം വന്നിട്ടില്ല. അപ്പോഴാ വെറും പതിനാലു വയസ്സുള്ള രേണുവിന് എന്നോട് പ്രണയം എന്ന് പറയുന്നത്… വീട്ടിന്ന് രണ്ടെണ്ണം കിട്ടാത്തതിന്റെ കുഴപ്പമാ… എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സാഹചര്യം മോശമായത് കൊണ്ട് വേണ്ടാന്ന് വച്ചു… “രേണുവിനെ ഞാൻ തോളത്ത് എടുത്തോണ്ട് നടന്നിട്ട് ഉണ്ട്.. നിന്നെ ഞങ്ങടെ ആ കുഞ്ഞു വാവയായിട്ടാ മനസ്സിൽ കൊണ്ടു നടക്കുന്നത്. ” “.. ഈ പ്രായത്തിൽ ഓരോ നിറമുള്ള സ്വപ്നങ്ങൾ കാണും അതിൽ നമ്മുക്ക് ഇഷ്ടമുള്ളവർ സ്വപ്നത്തിലെ നായകാനായിട്ടും നായികയായിട്ടുമൊക്കെ തോന്നുo… അതൊക്കെ വെറും തോന്നലുകളാണ്……” ഇതൊന്നും മനസ്സിലിട്ട് കുഴപ്പിക്കാതെ നന്നായി പഠിക്ക്… പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം… ഒരു ആറേഴു വർഷം കഴിയുമ്പോൾ മനസ്സിലാകും ഞാനിപ്പോൾ പറഞ്ഞതെന്താണ് എന്ന്.. കേട്ടോ.” എന്ന് ഞാൻ പറയുമ്പോൾ അവൾ തലകുനിച്ച് നിന്നു.. “പത്തിലെ വിവേകിന് എന്നെ ഇഷ്ടമാന്നെന്ന് പറഞ്ഞതുo പ്രായത്തിന്റെ കുഴപ്പമാ അല്ലെ “.. ഞാനെന്നാ അവനെ ആദ്യം ഒന്നു പറഞ്ഞു മനസ്സിലാക്കട്ടെ.. അവനെന്നോട് ഇഷ്ടാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ശരത്തേട്ടനെയാ ഇഷ്ടം എന്ന് പറഞ്ഞാ അവനെ പറ്റിച്ചത്..” എന്ന് പറഞ്ഞു അവൾ ചിരിച്ചു….. “ഇം മിടുക്കി.. അവനോടാദ്യം നന്നായി പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങിയിട്ട് വരാൻ പറ”.. ഞാനിപ്പോൾ പോട്ടെ.. ഇടയ്ക്ക് നിങ്ങളെയെല്ലാരെയും കാണാൻ വരാം… ഈ ഏട്ടന് വേണ്ടി പ്രാർത്ഥിക്കണം… ” എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി… എന്തോ വീടിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാൻ തോന്നിയില്ല… അച്ഛൻ ഡ്രൈവറിന്റെ കൂടെ മുൻ സീറ്റിൽ ഇരുന്നു.. . ഞാനും ശരണ്യയും അമ്മയുടെ മടിയിൽ തലവച്ചു കിടന്നു…. അമ്മയുടെ കൈവിരലുകൾ മുടിക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ ഭാഗ്യവാനാണെന്ന് എന്റെ മനസ്സ് പറഞ്ഞു….. പണമോ സ്വത്തോ അല്ല ജീവിതത്തിലെ സന്തോഷം…
ഏറ്റുമാനൂർ – ചിങ്ങവനം പാതയിരിട്ടിപ്പിക്കൽ അവസാനഘട്ടത്തിൽ: പൂനെ – കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി പൂനെ - കന്യാകുമാരി എക്‌സ്പ്രസ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും. പൂനെ ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച (27.05.22ന്) പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്‌സ്പ്രസ് ... ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ പുനരാരംഭിച്ചു; കേരളത്തിലെ പാസഞ്ചർ സർവീസുകൾ നാളെ മുതൽ കൊൽക്കത്ത: മഹാമാരി മൂലം നിർത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് വീണ്ടും തുടങ്ങിയത്. ... ശ്രീരാമന്റെ അനുഗ്രഹം തേടാൻ ശ്രീ രാമായണ യാത്ര; പുണ്യസ്ഥലങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള തീവണ്ടി യാത്രയ്‌ക്ക് അടുത്ത മാസം തുടക്കമാകും ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം തേടി സായൂജ്യമടയാൻ ഭക്തർക്ക് അവസരം നൽകി ഇന്ത്യൻ റെയിൽവേ. ശ്രീരാമനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ശ്രീ രാമായണ യാത്രയ്ക്ക് അടുത്ത മാസം ... നിസാമുദ്ദീൻ മംഗള എക്‌സ്പ്രസിന്റെ ബോഗി വേർപ്പെട്ടു; ഒഴിവായത് വൻ ദുരന്തം തൃശ്ശൂർ : നിസാമുദ്ദീൻ മംഗള എക്‌സ്പ്രസിന്റെ ബോഗി വേർപ്പെട്ടു. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്നതിനിടെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. 15 മിനിറ്റിനകം ബോഗി ഘടിപ്പിച്ച് യാത്ര ... തിരുവനന്തപുരത്ത് ട്രെയിൻ ഷണ്ടിംഗിനിടെ അപകടം; ജീവനക്കാരന് കാൽ നഷ്ടമായി; ദൂരൂഹതയെന്ന് പോലീസ് തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഷണ്ടിംഗിനിടെ അപകടം. റെയിൽവേ ജീവനക്കാരന്റെ കാൽ നഷ്ടമായി. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിനാണ് പരിക്കേറ്റത്. വൈകുന്നേരമായിരുന്നു സംഭവം. രാത്രി എട്ടരയ്ക്ക് ... സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി; 16-കാരി മരിച്ചു; സുഹൃത്തിന് പരിക്ക് കോഴിക്കോട്: സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയിൽ പാളത്തിലാണ് അപകടം. പെൺകുട്ടി കരുവൻതിരുത്തി സ്വദേശിനിയായ നഫാത്ത് ഫത്താഹാണെന്ന് (16) തിരിച്ചറിഞ്ഞു. ... ട്രെയിൻ നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമം; കാൽതെറ്റി വീണ് യാത്രക്കാരി; രക്ഷപ്പെടുത്തിയ റെയിൽവേ പോലീസിന് ആശംസാപ്രവാഹം ഭുവനേശ്വർ: റെയിൽവേസ്റ്റേഷനുകളിൽ യാത്രക്കാരുടെ അശ്രദ്ധ മൂലം പലപ്പോഴും അപകടം സംഭവിക്കാറുണ്ട്. മരണത്തെ മുഖാമുഖം കാണുന്ന അത്തരം സാഹചര്യങ്ങളിൽ ദേവദൂതരെ പോലെയെത്തുന്ന റെയിൽവേ പോലീസുകാർ ജീവൻ രക്ഷിക്കുന്ന സംഭവങ്ങളും ... ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം ചെന്നൈ: റെയിൽവേ പാളത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം മേഖലയിലാണ് സംഭവം. വസന്തകുമാർ എന്ന 22കാരനായ യുവാവാണ് മരിച്ചത്. ... പീഡന ശ്രമം ചെറുത്തു: യുവതിയെ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേയ്‌ക്ക് എറിഞ്ഞ് 30കാരൻ ഭോപ്പാൽ: പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ് യുവാവ്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെയാണ് ... നിയന്ത്രണം നഷ്ടപ്പെട്ടു: പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി ട്രെയിൻ, അന്വേഷണം ആരംഭിച്ച് റെയിൽവേ ചെന്നൈ: തമിഴ്‌നാട്ടിൽ പാളം തെറ്റി ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി അപകടം. ചെന്നൈ ബീച്ച് റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് വൈകുന്നേരത്തോടൊണ് സംഭവം. നിയന്ത്രണം വിട്ട ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ... പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയിലേക്ക് തലകറങ്ങി വീണു; യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ കാണാം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് ബോധം കെട്ട് വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഇൻഡിപെൻഡൻസ് സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിൽ ... യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിച്ചു; സുരക്ഷിത സ്ഥലത്തേക്ക് പോകാനെത്തിയ 35 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക് കീവ്: കിഴക്കൻ യുക്രെയ്‌നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 ... തൃശൂരിൽ അറ്റകുറ്റപ്പണികൾ; ട്രെയിനുകൾ റദ്ദാക്കി തൃശൂർ: തൃശൂർ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. ഏപ്രിൽ 6 , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയിട്ടുള്ളത്. അഞ്ച് ട്രെയിനുകൾ ഭാഗികമായി ... തീവണ്ടി തടയാൻ ട്രാക്കിൽ നെഞ്ചുവിരിച്ച് നിന്നു; രണ്ട് സിഐടിയു പ്രവർത്തകർക്ക് പരിക്ക് കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞ സമരക്കാർക്ക് പരിക്കേറ്റു. സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... ട്രെയ്‌നിന് മുന്നിൽ ചാടിയ യുവാവിനെ പിടിച്ചുമാറ്റി ഉദ്യോഗസ്ഥൻ; അതിസാഹസികമായ രക്ഷപെടുത്തലിന്റെ വീഡിയോ കാണാം മുംബൈ : ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കൗമാരക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ. സ്വന്തം ജീവൻ പണയം വെച്ചാണ് 18 കാരനെ ഋഷികേഷ് ... റെയിൽവേ ട്രാക്കിൽ ബോംബ് ; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു പാറ്റ്‌ന : ബീഹാറിൽ റെയിൽവേ ട്രാക്കിൽ നിന്നും ബോംബ് കണ്ടെത്തി. ഗയ- ധൻബാദ് പാതയിൽ ഗുരാരു റെയിൽവേ സ്റ്റേഷന് സമീപമായാണ് ബോംബ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ... രൂപത്തെയും വേഷത്തേയും അധിക്ഷേപിച്ചു; കേരളത്തിലെ ട്രെയിൻ യാത്രയ്‌ക്കിടെ സഹയാത്രികർ അപമാനിച്ചെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി കൊച്ചി: കേരളത്തിലെ ട്രെയിൻ യാത്രയ്ക്കിടെ അധിക്ഷേപം നേരിട്ടുവെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി. വേഷവിധാനങ്ങളുടെ പേരിലാണ് സഹയാത്രികർ അധിക്ഷേപ പരാമർശം നടത്തിയതെന്ന് ദയാബായി ആരോപിച്ചു. എറണാകുളത്ത് നിന്നും രാജാ ... ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു: ചാടിയിറങ്ങി ബോഗികൾ തള്ളിമാറ്റി യാത്രക്കാർ, വീഡിയോ പുറത്ത് ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പാസഞ്ചർ ട്രെയിനിന് തീപിടുത്തം. സഹാറൻപൂരിൻ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ 04460 നമ്പർ ട്രെയിനിനാണ് തീപിടുത്തമുണ്ടായത്. മീററ്റിൽ ഡാറുല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം. ... റെയിൽവേ ട്രാക്കിൽ 30 കിലോ ഭാരമുള്ള കോൺക്രീറ്റ് കല്ല് ; എറണാകുളത്ത് തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമം; ഒഴിവായത് വൻ ദുരന്തം എറണാകുളം : പൊന്നുരുന്നിയിൽ തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമം. ഇതിനായി റെയിൽവേ ട്രാക്കിലിട്ട കോൺക്രീറ്റ് കല്ല് കണ്ടെത്തി. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കൊച്ചി റിഫൈനറിയിൽ നിന്നും ഇന്ധനം നിറച്ചുകൊണ്ടുള്ള ... ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പോലീസുകാർ വർധിക്കുന്നു; ഏമാന്മാരെ മര്യാദ പഠിപ്പിക്കാൻ റെയിൽവേ ചെന്നൈ: ട്രെയിനിൽ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ഇനി ടിക്കറ്റ് എടുക്കണമെന്ന് ഇന്ത്യൻ റെയിൽവേ. തമിഴ്‌നാട് പോലീസിനോടാണ് ഇന്ത്യൻ റെയിൽവേയുടെ നിർദ്ദേശം. യാത്രക്കാരുടെ സീറ്റുകൾ ടിക്കറ്റെടുക്കാതെ കയറുന്ന ... വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത് ജയ്പൂർ: യാത്രയ്ക്കിടെ പ്രിയപ്പെട്ട ലഘു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം ഇല്ലാത്തതായി ആരും ഉണ്ടാകില്ല. ബസ്സിലോ ട്രെയിനിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഇഷ്ടഭക്ഷണം ... ഛത്തീസ്ഗഡിൽ അക്രമം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; തീവണ്ടിയ്‌ക്ക് തീയിട്ടു റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർ ചരക്ക് തീവണ്ടിയ്ക്ക് തീയിട്ടു. ദന്തേവാഡയിലാണ് സംഭവം. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ദന്തേവാഡയിൽ നിന്നും വിശാഖപട്ടണത്തിലേക്ക് ... 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കടത്തിക്കൊണ്ട് പോകാൻ ശ്രമം; ബംഗാളി അറസ്റ്റിൽ കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മുഷിഗഞ്ച് സ്വദേശിയായ എയ്‌നുൾ ഹഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ... തൃശ്ശൂരിൽ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ് തൃശ്ശൂർ : പാമ്പൂരിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആറ് മണിയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് ...
രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തിരുപ്പിറവിത്തിരുന്നാളിന് ക്രൈസ്തവ ലോകമൊരുങ്ങുമ്പോള്‍ ക്രിസ്മസ് ആരുടെ ആനന്ദമാണെന്ന സുവിശേഷ സന്ദേഹം ബാക്കിയാകുന്നുണ്ട്. ക്രിസ്മസ് ആഘോഷം അവകാശമാക്കുന്നവരുടെ എണ്ണം അധികമായി പെരുകുമ്പോഴും അതിന്റെ നിര്‍മ്മലമായ ആഹ്ലാദത്തിലേക്ക് നിശബ്ദമായി പ്രവേശിക്കുന്നവരെ തിരഞ്ഞുപോകുന്ന മാലാഖാവൃന്ദത്തിന്റെ ഗ്ലോറിയാഗീതം സന്മനസ്സിന്റെ സമാധാനത്തെ ക്രിസ്മസ് ആശംസയാക്കിയത് യാദൃശ്ചികമല്ലതന്നെ. എന്നിട്ടും ഒരുപാട് ആകസ്മികതകളുടെ അകമ്പടിയോടെയാണ് ആദ്യ ത്തെ ക്രിസ്മസ് രാവൊരുങ്ങിയത് എന്നറിയുമ്പോഴാണ് ക്രിസ്മസിന്റെ യഥാര്‍ ത്ഥ അവകാശികളിലേക്കുള്ള അന്വേഷണം ഇന്നും പ്രസക്തമാകുന്നത്. തിരുപ്പിറവിയുടെ തിരുസന്ദേശം ആദ്യം തിരഞ്ഞുപോകുന്നത് നസറത്തി ലെ ദരിദ്രയുവതിയിലേക്കാണ് - മറിയം. ജോസഫുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്ന അവളുടെ അടുത്തേക്ക് മംഗളവാര്‍ത്തയുമായി ഗബ്രിയേല്‍ ദൂതന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടപ്പോള്‍, അന്നും അതിനു ശേഷവും തനി ക്ക് സംഭവിച്ചതൊക്കെയും 'ദൈവത്താല്‍ അയയ്ക്കപ്പെട്ടത്' എന്ന ബോധ്യ ത്തെ വിശ്വാസസത്യമായി സ്വീകരിച്ചതിനാല്‍ മാത്രമല്ല; മറിച്ച്, മംഗളവാര്‍ത്ത യെത്തന്നെ സംശയിച്ചതിനാലും മാലാഖയെപ്പോലും ചോദ്യം ചെയ്യാന്‍ ധൈ ര്യപ്പെട്ടതിനാലുമാണ് മറിയം മാതൃകയായതും തിരുവവതാര സന്ദേശത്തിന്റെ ആദ്യഅവകാശിനിയായതും. ''സംശയങ്ങളെ ഭയപ്പെടേണ്ടതില്ല. അവ വിശ്വാസക്കുറവല്ല, മറിച്ച് വിശ്വാസത്തിന്റെ പോഷകങ്ങളാണെന്ന്'' പാപ്പ പറയുമ്പോള്‍ ചോദ്യങ്ങളെ ഭയപ്പെടുന്ന ആധുനിക സഭയും സമൂഹവും സംശയിക്കുന്ന മറിയത്തെ സ്വന്തമാക്കേണ്ടതുണ്ട്. മറിയത്തിനു പുറകില്‍ നിഴല്‍ പോലെയൊരാള്‍ - യൗസേപ്പ്. 'സ്വപ്നത്തിലെ മുന്നറിയിപ്പുകളെ' ദൈവത്തിന്റെ തന്നെ അറിയിപ്പുകളായി തിരിച്ചറിയുന്നിടത്ത് യൗസേപ്പിന്റെ മൗനം വാചാലമാവുകയാണ്. സത്രം തിരഞ്ഞ് തളരുന്ന രാത്രിയിലും, പലായനത്തിന്റെ പരിദേവനങ്ങളോട് പരിഭവമില്ലാതെ പെരുമാറുമ്പോഴും, ഇടമെന്നാല്‍ പുറത്തല്ല, തനിക്കുള്ളില്‍ത്തന്നെയെന്ന സു ബോധത്തില്‍ സംരക്ഷണയുടെ മേല്‍ക്കുപ്പായത്തിനുള്ളില്‍ തിരുക്കുടംബ ത്തിന് ചൂടും കൂടുമൊരുക്കിയ നീതിമാനാണയാള്‍. സ്വയം ഒഴിഞ്ഞൊതുങ്ങി കൂടെയുള്ളവരെ നിരന്തരം നിറച്ചു നിവര്‍ന്നയാളാണ് യൗസേപ്പ്. തിരുവവതാരത്തിന്റെ ആശംസാഗാനം പിന്നെ വന്നു തൊടുന്നത് ഇടയക്കൂട്ടത്തെയാണ്. ആടുകളുടെ രാക്കാവലില്‍ കണ്ണുമിഴിച്ച് കിടക്കുമ്പോള്‍ ആകാശം നിറയുന്ന ഹല്ലേലൂയാ വിളികള്‍ പുല്ലുമേഞ്ഞ ഒരു കൊച്ചുകുടിലിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവുകയാണ്. പിള്ളക്കച്ചയില്‍ പൊതിഞ്ഞ നാവജാതശിശുവില്‍ ലോകരക്ഷകനെ തിരിച്ചറിഞ്ഞ് വണങ്ങി വരുമ്പോള്‍ അവര്‍ക്ക് കിളിരം കൂടുന്നുണ്ട്; ശിരസ്സുയര്‍ന്നും, മനമുണര്‍ന്നും അവര്‍ ശരി ക്കും മനുഷ്യരാവുകയാണ്. തിരുപ്പിറവിയുടെ തിരുവാഹ്‌ളാദത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു കൂട്ടര്‍ പൂജരാജാക്കളാണ്. കിഴക്കുദിച്ച നക്ഷത്രവെട്ടത്തില്‍ രക്ഷകന്റെ പിറവിപ്പൊരുള്‍ തെരഞ്ഞിറങ്ങുമ്പോള്‍ ഹേറോദേസിന്റെ കൊട്ടാരക്കെട്ടുകള്‍ യാത്രയെ അല്പനേരത്തേക്ക് വഴിതെറ്റിച്ചെങ്കിലും സത്യതാരക ദീപ്തിയിലേക്ക് മടങ്ങിയെത്തുന്ന മാത്രയില്‍ ബെത്‌ലെഹേമിലേക്കുള്ള വഴി വീണ്ടും തെളിയുകയാണ്. ക്രിസ്തുവിനെ രക്ഷകനായി തിരിച്ചറിഞ്ഞാരാധിക്കുന്നവര്‍ സുനിശ്ചിതമായും തെരഞ്ഞെടുക്കുന്ന 'മറ്റൊരു വഴിയെ' വലംവയ്ക്കുന്നതിനാല്‍ യാത്ര സഫലമാകുന്നു, ആനന്ദം നിത്യമാകുന്നു. ''ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും, സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനുമായി'' ദൈവകരുണയാല്‍ ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിച്ചതാണ് ക്രിസ്മസെന്ന സത്യത്തെ സഖറിയാ പ്രഘോഷിക്കുമ്പോള്‍, ഇരുട്ടിന്റ നിഴലില്‍ നിത്യമരണമുറപ്പാക്കുന്ന സര്‍വ്വകാലത്തും ക്രിസ്തു പ്രസക്തനാകുന്നു; തിരുപ്പിറവി സത്യമാകുന്നു. അപ്പോഴും നിഴലിരുളില്‍ നിന്നും നീങ്ങി നില്‍ക്കാനാഗ്രഹിക്കാത്തവരുടെ ക്രിസ്മസ് ആഘോഷം ഒന്നാന്തരം അവഹേളനമാണെന്ന് തിരിച്ചറിയണം. 'രാത്രി കഴിയാറായെന്നും, പകല്‍ ആസന്നമായെന്നും' മനസ്സിലാകാതെ 'നികത്തപ്പെടാത്ത താഴ്‌വരകളും', 'നേരെയാക്കാത്ത പാതവളവുകളും' ജീവിതശൈലിയാക്കിയവര്‍ക്ക് ക്രിസ്മസ് ആണ്ടറുതിയിലെ ആരവദിനം മാത്രമാണ്. ധാര്‍ഷ്ട്യത്തിന്റെ കുന്നിടിയണം, കാപട്യത്തിന്റെ കൗടില്ല്യമൊഴിയണം. എങ്കില്‍ മാത്രമേ പുല്‍ക്കൂട്ടിലെ പുഞ്ചിരി ജീവിതവെളിച്ചമാകൂ. വാഗ്ദാന പൂര്‍ണ്ണിമയാണ് ക്രിസ്മസ്. പറുദീസായില്‍നിന്നു പുറത്താക്ക പ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗം നല്കിയ രക്ഷാവാഗ്ദാനത്തിന്റെ സമ്പൂര്‍ണ്ണമായ പൂര്‍ത്തീകരണമാണ് തിരുവവതാരം. കൊടുത്ത വാക്കുകളും, എടുത്ത വ്രതങ്ങളും സത്യസന്ധതയോടെ നിര്‍വ്വഹിക്കപ്പെടുന്നിടത്തെല്ലാം ക്രിസ്തുവുണ്ട്, ക്രിസ്മസും. വേദപുസ്തകത്തിലെ സത്യത്തെ ജീവിതശൈലിയാക്കുന്ന സഭാ സമൂഹത്തിനും നേതൃത്വത്തിനുമാണ് ക്രിസ്മസിന്റെ ആനന്ദാവകാശം. ദൈവം ജനാഭിമുഖം നിന്ന അനുഭവമാണ് തിരുപ്പിറവി. വിണ്ണ് മണ്ണിനോട് സമ്പൂര്‍ണ്ണ മായി സംവദിച്ചപ്പോള്‍ സംഭവിച്ചതാണ് ക്രിസ്മസ്. സംഭാഷണത്തിന്റെ സാഹോദര്യത്തെ നിരന്തരം നിരാകരിക്കുന്നവര്‍ക്ക് ക്രിസ്തു അപരിചിതനാണ്, ക്രിസ്മസ് അനുചിതവും. ക്രിസ്മസ് വെറും ആഘോഷമായി ചെറുതാകുന്നതിന്റെ സങ്കടക്കാഴ്ചകളാണ് ചുറ്റും. 'സാന്റാ'യും 'ട്രീ'യും 'സമ്മാനപ്പൊതി'കളും പ്രതീകങ്ങളാകാതെ കേവല യാഥാര്‍ത്ഥ്യങ്ങളാകുന്ന പുതിയ കാലത്ത് ഉണ്ണിയേശു പുല്‍ ക്കൂട്ടില്‍ ഒന്നുകൂടി ചെറുതാകുകയാണ്. എല്ലാം റെഡിമെയ്ഡായി മുന്നിലെത്തുന്നതിനാല്‍ ഒരുമിച്ചൊരുക്കുന്നതിന്റെ കൂട്ടായ്മാ സുഖം വീടുകളില്‍ നഷ്ടമാകുന്നു. കാര്‍ഡയയ്ക്കല്‍ ശ്രമകരമാകയാല്‍ വാട്‌സാപ്പിലെ സന്ദേശങ്ങളില്‍ തിരുപ്പിറവിയറിയിപ്പുകള്‍ ചുരുങ്ങിയൊതുങ്ങുന്നു. വിലക്കുറവിന്റെ ഉത്സവക്കാലമായി മാത്രം ക്രിസ്മസ് സീസണ്‍ പരിമിതപ്പെടുന്നിടത്തും അതിന്റെ പറഞ്ഞൊതുക്കലുണ്ട്. ആഘോഷങ്ങളുടെ ആരവങ്ങളില്‍ നിന്നു ക്രിസ്തുവും ക്രിസ്മസും ഇറ ങ്ങി വരേണ്ടതുണ്ട്. അതിന്റെ ആനന്ദാവകാശത്തിനായി സന്മനസ്സിന്റെ നേരനുഭവങ്ങളിലേക്ക് നാം നിര്‍ബന്ധമായും നീങ്ങി നില്‍ക്കണം. കുടുംബത്തില്‍ ആറാമത്തെ കുഞ്ഞ് ജനിച്ചതിന്റെ അപമാനഭീതിയിലും നിസ്സഹായതയിലും അമ്മയുെടയും മൂത്ത സഹോദരിയുടെയും കൈകളില്‍ ശ്വാസംകിട്ടാതെ പിടഞ്ഞ നവജാത ശിശുവിന്റെ നടുക്കുന്ന ഓര്‍മ്മയിലാണിത്തവണ കേരളത്തിലെ ക്രിസ്മസ്. ആരവങ്ങള്‍ക്കിടയില്‍ അത് മറന്നുപോകരുത്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
പച്ചക്കറികൾ ഉപയോഗിച്ച് രസകരമായ ഒരു മോമോസ് ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. മൈദ – 1 കപ്പ് , ഉപ്പ് – അര ടീസ്പൂൺ, ഓയിൽ – 1 ടേബിൾ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
മേയർ ആര്യ രാജേന്ദ്രനെയും സിപിഐ ജില്ല സെക്രട്ടറി ആനാവൂരിനെയും രക്ഷിക്കുന്നതിന് സംസ്ഥാനത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയേയാണ് മോശക്കാരാക്കിയിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പരിഹാസ്യരാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മേയർ ആര്യ രാജേന്ദ്രനെയും സിപിഐ ജില്ല സെക്രട്ടറി ആനാവൂരിനെയും രക്ഷിക്കുന്നതിന് സംസ്ഥാനത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയെയാണ് മോശക്കാരാക്കിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ട് മേയറുടെ പേരിൽ പുറത്തു വന്ന കത്തിന്‍റെ ഒരു വാലും തുമ്പും കിട്ടിയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ഇന്നി പാർട്ടി അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരും എന്ന് കരുതാം. പാർട്ടി തന്നെ പൊലീസായി മാറിയിരിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും സ്ഥിതി ഇതുതന്നെയാണ്. പിൻ വാതിൽ നിയമനങ്ങൾക്കെതിരെ യുഡിഎഫ് സമരത്തിലേക്ക് കടക്കുകയാണെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമൂഹ്യ സുരക്ഷ പെൻഷൻ രണ്ട് മാസമായി മുടങ്ങിക്കിടക്കുകയാണ്. എന്നാൽ സർക്കാരിന്‍റെ ദുർചെലവുകൾ ഇപ്പോഴും നടക്കുകയാണ്. കാർ വാങ്ങലടക്കമുള്ള ധൂർത്ത് മാത്രമാണ് നടക്കുന്നത്. സർക്കാരിന്‍റെ സാമ്പത്തിക മാനേജ്മെന്‍റില്‍ സർക്കാർ ദയനീയമായി പരാജയപ്പെട്ടതായും ഇതിലൂടെ രൂക്ഷമായ ഭരണ സ്‌തംഭനത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും സതീശൻ ആരോപിച്ചു.
2013ൽ ഇറങ്ങിയ “ലൂസിയ” എന്ന സിനിമയുടെ സംവിധായകനും, രചയിതാവുമായ പവൻ കുമാറാണ് ഈ സിനിമയും എടുത്തിരിക്കുന്നത്. ചെന്നൈ നഗരത്തിലെ വേലഞ്ചേരി ഫ്ലൈഓവറിന്റെ മുകളിൽ ഡിവൈഡറായി വെച്ചിരിക്കുന്നത് കോൺക്രീറ്റ് കല്ലുകളാണ്. കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവിടെ ബൈക്ക് യാത്രക്കാർ അത് തള്ളിമാറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. അങ്ങനെ ചെയ്യുന്നവർ വൈകാതെ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, ഇത് അന്വേഷിക്കാൻ എത്തുന്ന ടൈംസ്‌ ഓഫ് ഇന്ത്യയുടെ ട്രെയിനർ രച്ചനയ്ക്ക് അതിലൊരാളുടെ മരണത്തിൽ പങ്കുണ്ടെന്ന പോലീസ് ആരോപണത്തെ തുടർന്ന് കസ്റ്റഡിയിൽ ആവേണ്ടി വരുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ഈ സിനിമ പറയുന്നത്. 2016 പവൻ കുമാർ തന്നെ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഇതേപേരിലുള്ള കന്നഡ പടത്തിന്റെ റീമേക്ക് കൂടിയാണ് ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Crime, Horror, Mystery, Tamil Tagged: Muhammad Shanif Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ആരോഗ്യം പരിപോഷിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് പറഞ്ഞറിയിക്കേണ്ടതില്ല. അമിതാഹാരവും ജങ്ക്ഫുഡ് സംസ്‌കാരവും നമ്മുടെ ഭക്ഷണരീതിയെ താളംതെറ്റിച്ചിരിക്കുന്നു. പരമ്പരാഗത ഭക്ഷണ ശീലങ്ങള്‍ ഉപേക്ഷിച്ച് പുതിയ ന്യുജെന്‍ ഭക്ഷണരീതികള്‍ സ്വീകരിച്ചതോടെ അടുത്ത കാലത്ത് രോഗികളുടെ എണ്ണം വളരെയേറെ വര്‍ധിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ജീവിതത്തിന്റെ സര്‍വ മേഖലകളിലും മാതൃക കാണിച്ച മുഹമ്മദ് നബി(സ)യുടെ ഭക്ഷണരീതി എങ്ങനെയായിരുന്നുവെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും അറിയുന്നത് വളരെ പ്രയോജനപ്രദമാണ്. വൃത്തിയായ ശേഷമാവണം ഭക്ഷണം കഴിക്കേണ്ടതെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകഴുകാന്‍ അവിടുന്ന് തന്റെ അനുചരന്മാരോട് നിര്‍ദേശിച്ചു. ഒരു കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നത് അപരിഷ്‌കൃതമായിട്ടായിരുന്നു പാശ്ചാത്യര്‍ കരുതിയിരുന്നതെങ്കില്‍, ഇന്ന് കൈകഴുകാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന വൈറല്‍ രോഗങ്ങളെ കുറിച്ച് അവര്‍ കടുത്ത ആശങ്കയിലാണ്. മാരകമായ ബാക്ടീരിയകള്‍ ഉദരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ പരമാവധി വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉപദേശിക്കുന്നു. ഭക്ഷണകാര്യത്തില്‍ ഖുര്‍ആനില്‍നിന്നും ബുഖാരി, മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍നിന്നും ലഭിക്കുന്ന സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 1. ഇസ്‌ലാം വളരെ കര്‍ശനമായി വിലക്കിയിട്ടുണ്ട് ധൂര്‍ത്തും ദുര്‍വ്യയവും. ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു നല്‍കിയ ആഹാരത്തില്‍നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്” (2:60). തന്റെ രുചിക്കൊത്ത ഭക്ഷണം കഴിക്കാം എന്ന നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച ബൊഫെ സമ്പ്രദായം ഇന്ന് മലയാളികള്‍ക്ക് ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ആര്‍ത്തിപൂണ്ട് ധാരാളം ഭക്ഷണം എടുക്കുകയും പകുതിയും പാഴാക്കുകയും ചെയ്യുന്നത് എന്തൊരപരാധമാണ്! 2. ഭക്ഷണത്തെ വിമര്‍ശിക്കരുത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ നമുക്ക് ലഭിച്ച ഭക്ഷണത്തെ വിമര്‍ശിക്കാതിരിക്കുക എന്നത് വളരെ ഉത്തമ സ്വഭാവമായി ഇസ്‌ലാം കാണുന്നു. നബി (സ) താന്‍ പങ്കെടുക്കുന്ന ഒരു ഭക്ഷണ സല്‍ക്കാരത്തെയും ഒരിക്കലും വിമര്‍ശിച്ചിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അത് കഴിക്കും; ഇഷ്ടപ്പെട്ടില്ലെങ്കില്‍ കഴിക്കാതിരിക്കും. അതായിരുന്നു പ്രവാചകന്റെ രീതി. ഭക്ഷണത്തെ വിമര്‍ശിക്കുന്ന നമ്മുടെ സമീപനം പുനരാലോചനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. 3. സന്തുലിതമായി ഭക്ഷണം കഴിക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താനുള്ള സുപ്രധാന ഉപാധികളില്‍ ഒന്നാണ്. മൂന്ന് വിരലുകള്‍കൊണ്ട് അല്‍പം മാത്രം ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു നബി (സ) സ്വീകരിച്ചിരുന്നത്. ഒരാള്‍ തന്റെ വയര്‍ നിറക്കുക എന്നതിനേക്കാള്‍ നീചമായ ഒരു കാര്യവുമില്ലെന്ന് അവിടുന്ന് താക്കീത് നല്‍കി. ‘വിശപ്പടക്കാന്‍ ആദമിന്റെ പുത്രന് ഒരു ചെറു ഉരുള മതി. ഇനി ഒരാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് അയാളുടെ ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് വായുവിനും നീക്കിവെക്കട്ടെ’ – പ്രവാചകന്‍ ഉപദേശിച്ചു. 4. അയല്‍ക്കാര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ആവശ്യക്കാര്‍, കഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരുമായി ഭക്ഷണം പങ്കുവെക്കുന്നത് സമൂഹത്തില്‍ സ്വരച്ചേര്‍ച്ചയും ഐക്യവുമുണ്ടാക്കും. അത് മാനസിക സംതൃപ്തി പകര്‍ന്നുനല്‍കും, അസ്വസ്ഥതകളെ പിഴുതെറിയും. നബി (സ) പറഞ്ഞു: ”വേര്‍പ്പെട്ടുകൊണ്ടല്ല, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക. സംഘത്തോടൊപ്പമാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക.” കുടുംബാംഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ഒരു ഉപദേശമാണിത്. 5. സാവധാനം തിന്നുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് പ്രവാചകന്‍ ഓര്‍മപ്പെടുത്തി. സാവധാനം ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരക്കാന്‍ സമയം ലഭിക്കും. താടിയെല്ലിന്റെ വ്യായാമത്തിനും ഉമിനീര് ഭക്ഷണവുമായി കൂടി കലരുന്നതിനും അത് സഹായകമാണ്. ദഹനം സുഗമമായി നടക്കാന്‍ ഇത് പ്രയോജനപ്പെടും. നബി (സ) പറഞ്ഞു: ”ചാരിക്കിടന്ന് ഞാന്‍ ഭക്ഷണം കഴിക്കാറില്ല.” 6. പ്രവാചകന്‍ (സ) പറഞ്ഞു: ”നിന്ന് കുടിക്കുന്നവന്‍ നമ്മില്‍പെട്ടവനല്ല.” നിന്ന് കുടിക്കുന്നത് കിഡ്‌നി രോഗത്തിന് കാരണമായേക്കുമെന്ന ഭയം ഇന്ന് വൈദ്യശാസ്ത്രത്തിനുണ്ട്. ഒരു അരിപ്പയിലേക്ക് അതില്‍ കൊള്ളുന്നതിനേക്കാള്‍ അധികം ഒഴിച്ചുകൊടുത്താല്‍ അരിപ്പയുടെ അരിക്കാനുള്ള ശേഷി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയില്ലല്ലോ. അതുപോലെയാണ് കിഡ്‌നിയുടെ കാര്യത്തിലും സംഭവിക്കുക എന്നതുകൊണ്ടായിരിക്കാം പ്രവാചകന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിന്ന് കുടിക്കുന്നത് നിരുത്സാഹപ്പെടുത്തിയത്. 7. വലതു കൈകൊണ്ട് ഭക്ഷണം കഴിക്കുക. ഇബ്‌നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: ”നിങ്ങളില്‍ ഒരാളും തന്നെ ഇടതു കൈ കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. കാരണം പിശാച് ഇടതു കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു.” വെള്ളം കുടിക്കുമ്പോള്‍ അവിടുന്ന് മൂന്ന് പ്രാവശ്യമായിട്ടാണ് കുടിച്ചിരുന്നത്. 8. ഭക്ഷണത്തിലുള്‍പ്പടെ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കാന്‍ ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലായി വിശ്വാസികളെ ഉണര്‍ത്തുന്നു. ജീവിതത്തില്‍ കൈവരിക്കേണ്ട സാമ്പത്തിക ഭദ്രത പലപ്പോഴും താളം തെറ്റുന്നത് ധൂര്‍ത്തും ദുര്‍വ്യയവും കാരണമാണ്. ഇതിലൂടെ സ്വയം തകരുന്നു എന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാന്‍ കഴിയുമായിരുന്നത് നശിച്ചുപോവുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ”ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു” (17: 26,27). 9. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യത ആറാണെന്നും അതിലൊന്ന്, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലാണെന്നും പ്രവാചകന്‍ അരുളുകയുണ്ടായി. തന്റെ മുമ്പിലുള്ള ഭക്ഷണത്തില്‍നിന്ന് ഭക്ഷിക്കണമെന്നും മറ്റുള്ളവരുടെ ഭാഗത്തേക്ക് കൈ നീട്ടുന്നത് ഉചിതമല്ലെന്നും അവിടുന്ന് പഠിപ്പിച്ചു.. ഭക്ഷണകാര്യത്തില്‍ പോലും എത്ര ഔചിത്യപൂര്‍ണമായ നിലപാടുകളായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണല്ലോ. 10. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് ഭക്ഷണം കഴിക്കാനും അത് പൂര്‍ത്തിയായാല്‍ അല്ലാഹുവിനെ സ്തുതിക്കാനും പ്രവാചകന്‍ നിര്‍ദേശിച്ചു. ഇന്നും വലിയൊരു ജനവിഭാഗം ജീവിതത്തില്‍ ഇതെല്ലാം മുറുകെ പിടിക്കുന്നു. ഇതിലുടെ പ്രവാചക സ്‌നേഹത്തോടൊപ്പം, നബി(സ)യെ അനുധാവനം ചെയ്യണമെന്ന അല്ലാഹുവിന്റെ കല്‍പനകൂടി നടപ്പാവുകയാണ്. വിശ്വാസകാര്യങ്ങളിലോ ആരാധനകളിലോ പരിമിതമല്ല പ്രവാചക അധ്യാപനങ്ങളെന്നും അത് മുഴുജീവിതത്തെയും സ്പര്‍ശിച്ചിട്ടുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷണ കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചത് ഒരു ഉദാഹരണം മാത്രം. ഏറ്റവും ഉത്തമമായത് സ്വന്തം കരങ്ങള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണമാണെന്നും അവിഹിത മാര്‍ഗത്തില്‍ സമ്പാദിച്ച ഭക്ഷണം കഴിക്കുന്നത് ഒരിക്കലും ഗുണകരമായിരിക്കില്ലെന്നും പ്രവാചകന്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. പലതരം പഴവര്‍ഗങ്ങളെ കുറിച്ചും ഖുര്‍ആനിലും തിരുവചനങ്ങളിലും സവിസ്തരം പ്രതിപാദ്യമുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം മുമ്പില്‍വെച്ച് നല്ലൊരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കാനായാല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ മാത്രമല്ല, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കാനും അത് നിമിത്തമാവും.
സിനിമയെന്ന വലിയ സ്വപ്നങ്ങൾക്ക് മുന്നിൽ ചെറുതും വലുതുമായ പ്രശ്നങ്ങൾ മൂലം പോസ്റ്റായി പോയ ഒരുപാട് പേർക്ക് പ്രചോദനം പകരുന്ന കുറിപ്പുമായിട്ടാണ് ഈസറ്റർദിനത്തിൽ The Indian EXPRESS ൻ്റെ Opinion Column ത്തിൽ, നമ്മടെ സ്വന്തം ദിലീഷ് പോത്തൻ എന്ന ബ്രില്യൻസുകളുടെ തമ്പുരാൻ പോത്തേട്ടൻ്റെ കുറിപ്പ് കണ്ടത്. പ്രസ്തുത കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ മലയാളത്തിലാക്കിയതും, മറ്റ് ചില അറിവുകളും പങ്ക് വയ്ക്കുന്നു. തയ്യാറാക്കിയത് ജോസ്മോൻ വാഴയിൽ .Malayalam Movie & Music DataBase (m3db) ഗ്രൂപ്പിൽ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അനുവാദത്തോടു കൂടി ബൂലോകത്തിൽ പ്രസിദ്ധീകരിക്കുന്നു * * * * “ബാല്യത്തിലും കൗമാരത്തിലുമൊക്കെ എൻ്റെ കാഴ്ചയിൽ ചില പോരായ്മകൾ ഉണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഉദാഹരണത്തിന്, ഞാൻ ഒരു മങ്ങിയ നിറമുള്ള ഷർട്ട് ഇടുമ്പോൾ, മറ്റുള്ളവർ അതിനെ നല്ല ബ്രൈറ്റ് കളറാണല്ലോ എന്ന് പറയുന്നു. പക്ഷേ, ഞാൻ കളർ ബ്ലൈന്‍ഡ്‌നെസ്‌ (വർണ്ണാന്ധത) ഉള്ളയാളാണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ചില കളർ കോമ്പിനേഷനുകളെ എങ്ങനെ കണ്ടു എന്നതുമായി ബന്ധപ്പെട്ട് ചില കുറവുകൾ. എൻ്റെ കളർ സെൻസ് മറ്റുള്ളവരിൽ നിന്നും അൽപ്പം വ്യത്യസ്തമാണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. എനിക്ക് ഏകദേശം 28 വയസ്സുള്ള കാലം, അസിസ്റ്റന്റ് ഡയറക്ടറായും, ചില ടെലിവിഷൻ ചാനലുകളിലും, ഷോർട്ട് ഫിലിമുകളുടെയും വീഡിയോ ആൽബങ്ങളുടെയും ജോലികളെയും തുടർന്ന് കൊച്ചിയിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റിയായി ഞാൻ ജോലി ചെയ്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കാര്യങ്ങളിൽ സഹായിക്കുന്നതിൻ്റെ ഭാഗമായി കാൻഡിഡേറ്റുകളെ തിരഞ്ഞെടുക്കുമ്പോൾ ഒരു വർണ്ണാന്ധത പരിശോധനയ്ക്കുള്ള ക്രമീകരണങ്ങളും ഞങ്ങൾ ചെയ്യണമെന്ന് പാനലിലെ ചില ലക്ചറർമാർ നിർദ്ദേശിച്ചു. അങ്ങനെ ഞങ്ങൾ കുറച്ച് കളർ ബോർഡുകൾ സ്ഥാപിച്ചു, വർണ്ണാന്ധതയുള്ള വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം എന്നെ ഏൽപ്പിക്കുകയും ചെയ്തു. അപ്പോഴാണ് എനിക്ക് കളർ ബ്ലൈന്‍ഡ്‌നെസ്‌ ഉണ്ടെന്ന് മനസ്സിലായത്. എനിക്ക് എൻ്റെ പ്രശ്നം മനസ്സിലായി… പക്ഷേ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ, ഞാൻ വർണ്ണാന്ധതയെക്കുറിച്ച് വായിക്കാൻ തുടങ്ങി. മുന്നോട്ട് ഒരു സിനിമാക്കാരൻ ആകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ എൻ്റെ ഭാവിയെക്കുറിച്ച് ഞാൻ ടെൻഷനിലായി. എനിക്ക് വർണ്ണാന്ധത ഉണ്ടെന്ന് അറിഞ്ഞതോടെ ചുറ്റുമുള്ളവരും വല്ലാതായി. അവർ എന്നെ പലതും കാണിക്കുകയും അതിൻ്റെ നിറത്തെക്കുറിച്ച് എന്നോട് ചോദിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോളും ചില സുഹൃത്തുക്കൾ എന്നോട് തമാശയായി ചോദിക്കാറുണ്ട്, “ഈ ഷർട്ടിൻ്റെ നിറമെന്താണ്?” എന്നൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം, ചില പ്രത്യേക നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതിനേക്കാൾ ഞാൻ മറ്റൊരു ലോകം കാണുന്നുണ്ട് എന്ന തിരിച്ചറിവായിരുന്നു മുന്നോട്ട് നയിച്ചത്. അതിനിടയിലാണ് പ്രസിദ്ധ ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളൻ പോലും കളർ ബ്ലൈൻഡാണെന്ന് എഴുതിയിരിക്കുന്ന ഒരു വാർത്ത ഞാൻ കണ്ടത്. അത് വലിയ ആശ്വാസമായി. അന്താരാഷ്‌ട്ര തലത്തിൽ ഇത്ര പ്രശസ്തനായ ഒരു ചലച്ചിത്രകാരൻ വർണ്ണാന്ധതയുള്ള ആളാണ് എന്നത് എനിക്ക് അപാരമായ ആത്മവിശ്വാസം നൽകി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (FTII) ൽ, വർണ്ണാന്ധത ബാധിച്ച ഉദ്യോഗാർത്ഥികളെ ഫിലിം മേക്കിംഗും എഡിറ്റിംഗും സംബന്ധിച്ച കോഴ്‌സുകളിൽ നിന്ന് ഒഴിവാക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കേട്ടപ്പോൾ, ഞാൻ അതിനെ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. 2015ൽ, കളർ ബ്ലൈൻഡ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് FTII ൽ പ്രവേശനം നിഷേധിക്കപ്പെട്ട ഹർജികാരൻ നോളൻ്റെ ഉദാഹരണവും ചൂണ്ടിക്കാട്ടിയിരുന്നു കേസിൽ. തിരിഞ്ഞുനോക്കുമ്പോൾ, നോളനെക്കുറിച്ച് എനിക്കറിയില്ലായിരുന്നുവെങ്കിൽ, എൻ്റെ സിനിമാ ജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ വെല്ലുവിളിയാകുമായിരുന്നു. എൻ്റെ കാഴ്ച്ചക്ക് പ്രശ്നം ഉണ്ടോ എന്ന് സംശയിക്കുന്നതു മുതൽ, കളർ സെൻസ് എന്നത് എന്നിൽ ഒരു ‘കുറവ്‘ ആണെന്ന് ചിന്തിച്ച്, ഒടുവിൽ ഞാൻ കളർ ബ്ലൈൻഡ് ആണെന്ന് മനസിലാക്കുന്നതുവരെയുള്ള ആ യാത്ര വളരെ മന്ദഗതിയിൽ ആയിരുന്നു. “വർണ്ണാന്ധത എന്നത് അന്ധതയുടെ ഒരു രൂപമല്ല, മറിച്ച് ഒരു കുറവ് മാത്രമാണ്” എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വളരെ സത്യം. എൻ്റെ കാഴ്‌ചയിൽ ചെറിയ പ്രശ്‌നമുണ്ടാകാം, പക്ഷേ അത് എൻ്റെ സംവേദനക്ഷമതയിലല്ലെന്ന് ഞാൻ പറയും. പ്രശസ്ത ഛായാഗ്രാഹകനായ ഷൈജു ഖാലിദ് ഒരിക്കൽ എന്നോട് പറഞ്ഞു, “ഞങ്ങൾ വലിയൊരു മങ്ങിയ ലോകവും ചുറ്റുമുള്ള അഴുക്കുകളും കാണുമ്പോൾ, നിങ്ങൾ കാണുന്നത് ഒരു ഗ്രേഡഡ് കാഴ്ച ആയിരിക്കാം.” സിനിമകളിൽ, കളർ ഗ്രേഡിംഗ് എന്നത് ആ സിനിമയുടെ കഥാന്തരീക്ഷവും അതിൻ്റെ വികാരവും ശൈലിയും എല്ലാം അതിലെ നിറങ്ങളെ ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ചില സമയങ്ങളിൽ, ഈ അവസ്ഥ എന്നെ ജോലിസ്ഥലത്ത് കോൺഷ്യസാക്കാറുണ്ട്. കളർ ബ്ലൈൻഡ്നസിനെ പ്രതിരോധിക്കാൻ, ഒരോ തർക്കവും ഒഴിവാക്കാൻ, നല്ല രീതിയിലുള്ള ഒരു പ്രവർത്തന ശൈലി ഞാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ സുപ്രീം കോടതി ഉത്തരവ് വരുന്നതുവരെ FTII കേസിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഒരു വലിയ സ്ഥാപനം വർണ്ണാന്ധതയുള്ള ഒരാൾക്ക് പ്രവേശനം നിഷേധിക്കുമ്പോൾ, അത് പലരുടെയും സ്വപ്നങ്ങളെ നശിപ്പിക്കുന്നു. അതിലും പ്രധാനമായി, അത് അയാളെ അപര്യാപ്തതനോ യോഗ്യതയില്ലാത്തവനോ ആയി മാറ്റുന്നു. എന്നാൽ, ഇപ്പോൾ നമുക്കറിയാം, വർണ്ണാന്ധതയുള്ള നിരവധി അഭിനേതാക്കളും സിനിമാക്കാരും ഉണ്ടെന്ന്. ഞങ്ങളുടെ കാഴ്ച്ചകളും പ്രാധാന്യമുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ കാണുന്ന നിറങ്ങളും പാറ്റേണുകളും വളരെ വ്യത്യസ്തവും മനോഹരവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ചില നിറങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കൂടുതൽ ശ്രദ്ധയോടെ കാണാൻ കഴിയുന്നുണ്ട്. “കല സ്വഭാവത്തിൽ അനുരൂപമല്ലാ…” എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വളരെ സത്യം. സിനിമ ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം വ്യത്യസ്തവും ആപേക്ഷികവുമായതിനാൽ വർണ്ണാന്ധതയുള്ളവരുടെ കാഴ്ചപ്പാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കളർ ബ്ലൈൻഡ് എന്നത് ഒരു അപര്യാപ്തതയല്ല, മറിച്ച് ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഒരു അധിക നേട്ടമാണെന്ന് ഞാൻ പറയും. അങ്ങനെയാണ് ഞാൻ സുപ്രീം കോടതിയുടെ ഉത്തരവിനെ കാണുന്നത്.“ (കടപ്പാട്: സംവിധായകൻ ദിലീഷ് പോത്തൻ, The Indian EXPRESS ജേർണലിസ്റ്റ് അരുൺ ജനാർദനനോട് സംസാരിച്ചതിൽ നിന്ന്) * * * * ഇനി… എന്താണ് ‘വർണ്ണാന്ധത‘ അഥവാ കളർ ബ്ലൈന്‍ഡ്‌നെസ്‌ വിവിധ തരം വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ കണ്ണുകള്‍ നമ്മെ സഹായിക്കുന്നു. ‘വര്‍ണ്ണബോധം’ എന്നു പറയുന്ന കണ്ണിൻ്റെ ഈ കഴിവ് കോൺ കോശങ്ങളുടെ സഹായത്തോടെയാണ്‌ സാധ്യമാകുന്നത്‌. ചുവപ്പ്‌, നീല, പച്ച നിറങ്ങളെ തിരിച്ചറിയാന്‍ വ്യത്യസ്‌ത കോശങ്ങളുണ്ട്‌. ഇതിൽ വരുന്ന തകരാറിൽ നിന്നാണ് ‘വർണ്ണാന്ധത‘ ഉണ്ടാവുന്നത്. ചിലർക്ക് ജന്മനാ ഇത് സംഭവിക്കാം. ചിലർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ കണ്ണുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ ബാക്കിയായും കളർ ബ്ലൈൻഡ്നസ് ഉണ്ടാവാറുണ്ട്. ചില വർണ്ണാന്ധതക്ക് ചികിത്സ ഉള്ളതായും അറിയുന്നു. കൂടാതെ ശരിയായ രീതിയിൽ കാണാൻ സഹായിക്കുന്ന കണ്ണടകളും ഇപ്പോൾ ലഭ്യമാണ് എന്ന് കേൾക്കുന്നു. പക്ഷെ ഇത് എല്ലാവരിലും വർക്ക് ആവില്ലാത്രെ. മൂന്ന് തരത്തിലുള്ള വർണ്ണാന്ധതയാണ് ഉള്ളത്. Deuteranomaly, Protanomaly & Protanopia. ചുവപ്പ്‌, പച്ച നിറങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത വർണ്ണാന്ധതയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന Deuteranomaly. ഈ അവസ്ഥയാണ് സംവിധായകൻ ദിലീഷ് പോത്തനും ഉള്ളത്. എന്തിനേറെ പറയുന്നു…. ഈ ഫേസ്ബുക്കിൻ്റെ ഉടയോൻ മാർക്ക് സക്കർബർഗിനു വരെ ഉണ്ട് ഈ പറയുന്ന ചുവപ്പ് – പച്ച വർണ്ണാന്ധത. അതുകൊണ്ട് തന്നെയാണ് പുള്ളി ഫെയ്സ്ബുകിനു നീല പ്രെഫർ ചെയ്തത്. പിന്നെ പ്രസിദ്ധരായ പലരുമുണ്ട്… ബിൽ ക്ലിൻ്റൺ, കിയനു റീവ്സ്, ഒക്കെയും അധികം കളർ കാണാത്തവർ തന്നെ…! എന്തായാലും… ‘മഹേഷിൻ്റെ പ്രതികാരം‘ മുതൽ ‘ജോജി‘ വരെയുള്ള ഹിറ്റ്സിനിമകളിലെ മനോഹരഫ്രെയിമുകൾക്ക് പിന്നിലുണ്ടായിരുന്ന സംവിധായകന് കണ്ണിൽ മാത്രമേ വർണ്ണാന്ധത ഉള്ളൂ…. ആ മനസിനുള്ളിൽ നമ്മൾ കാണാത്തതും ചിന്തിക്കാത്തതുമായ ഒരായിരം വർണ്ണങ്ങൾ തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. അതാണ് നമ്മൾക്ക് തരുന്ന വലിയ പ്രചോദനം….!! ഇനിയും തുടരട്ടെ ഈ കളർ ബ്ലൈൻഡ് ബ്രില്യൻസ്…!!! PrevPrevious Articleനെഗറ്റിവ് റിവ്യൂസിലും കെജിഎഫിന്റെ ആക്രമണത്തിലും വീഴാതെ തമിഴകത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി നേടുന്ന ചിത്രമായി ബീസ്റ്റ് Nextഅക്കാലത്തിറങ്ങിയ വൈശാലിയുമായി ബാഹുബലിയെ താരതമ്യം ചെയ്താൽ വൈശാലിയുടെ തട്ട് താണുതന്നെ ഇരിക്കുംNext LATEST “പ്രതിഫലം വർദ്ധിപ്പിച്ചിട്ടില്ല, ഒരു സിനിമ പൂർണ്ണമായും സംവിധായകന്റെ കരവിരുത് “ 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു വംശി സംവിധാനം ചെയ്ത നടൻ വിജയുടെ ‘വാരിസു’ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം നയൻ‌താര വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം വീട്ടി, മരുമകളെ പ്രശംസകൊണ്ട് ചൊരിഞ്ഞു വിഘ്നേഷ് ശിവന്റെ ‘അമ്മ നടി നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു. വിവാഹം പ്രേക്ഷകരെ നിരാശരാക്കി അവതാർ -2 ന് കേരളത്തിൽ വിലക്ക് സിനിമാരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2 . എന്നാൽ അവതാർ ആരാധകരെ ആവേശത്തിലാഴ്ത്തി ‘ബാബ’ ഡിജിറ്റൽ റീമാസ്റ്ററിങ് തിയേറ്ററുകളിലേക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2002ലെ ചിത്രം ‘ബാബ’യുടെ റീ-റിലീസ് വാർത്തകൾ ഇന്റർനെറ്റിൽ എത്തിയതുമുതൽ, ആരാധകരും
അപ്പൂപ്പോ ദേ ചില നീണ്ട കഥക്കാരുടെ കൂട്ട് “അപ്പോഴാണ് അത് സംഭവിച്ചത്” എന്നു പറഞ്ഞിട്ട് എഴുനേറ്റു പോയത് ഒട്ടും ശരിയായില്ല. ആതിരയുടെ പരാതി ആ കഥ ബാക്കി പറ. ശരി പറയാം മോളേ. കേട്ടോളൂ. ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. യാഗക്കാരന്റെ പുത്രന്‍. നചികേതസ്സ്. വയസ്സ് ഒന്‍പതേയുള്ളൂ. വേദങ്ങളും ശാസ്ത്രങ്ങളും എല്ലാം കാണാപ്പാഠമാണ്. അവന്‍ വിചാരിച്ചു. ഈ അഛന്‍ എന്താണീകാണിക്കുന്നത്. അഛന്‍ തന്നെയല്ലേ എന്നേപ്പഠിപ്പിച്ചത്--ദാനം ചെയ്യുന്നത് കിട്ടുന്ന ആളിന് ഗുണപ്രദമാകണമെന്നും പശുക്കളാണെങ്കില്‍,,കുട്ടിയോടുകൂടിയ കറവപ്പശുക്കളായിരിക്കണമെന്നും, അല്ലാതെ ഉപയോഗശൂന്യമായവ ദാനം ചെയ്താല്‍ നരകത്തില്‍ പോകുമെന്നും മറ്റും. എന്റഛന്‍ നരകത്തില്‍ പോയതു തന്നെ. ഇപ്പോള്‍ ഞാനെന്താണു ചെയ്യേണ്ടത്. അഛനേ നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത് പുത്ര ധര്‍മ്മമാണെന്നല്ലേ അഛന്‍ പഠിപ്പിച്ചത്. അതെ അതുതന്നെ പണി. അവന്‍ ചിന്തിച്ചുറച്ചു. അവന്‍ നേരേ അഛന്റടുത്തു ചെന്നു. അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്-എന്നുചോദിച്ചു. അഛന്‍ മകനേ രൂക്ഷമായൊന്നു നോക്കി. അവന്‍ വീണ്ടും ചോദിച്ചു-അഛാ എന്നേ ആര്‍ക്കാ ദാനം ചെയ്യുന്നത്. അഛന്‍ ഉപയോഗയൊഗ്യമല്ലാത്ത സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ദാനം ഗൌരവമായി ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്നാമതും മകന്‍ ചോദിച്ചു. അഛാ എന്നേ ആര്‍കാ ദാനം ചെയ്യുന്നത്. അഛന്‍ തലപൊക്കി നോക്കി ഒരൊറ്റ അലര്‍ച്ച. പോയി തൊലയെടാ. അപ്പൂപ്പോ ഈ അഛന്‍ മലയാളത്തിലാണോ പറഞ്ഞത്. കിട്ടുവിനു സംശയം. എടാ അവരൊക്കെ സംസ്കൃതത്തിലല്ലേ സംസാരിക്കുന്നത്. ഭാഷ സംസ്കൃതമായതുകൊണ്ട് അതില്‍ ചീത്ത വാക്കുകളൊന്നുമില്ല.. പുള്ളി പറഞ്ഞത് നിന്നേ ഞാന്‍ കാലനാണു കൊടുക്കാന്‍ പോകുന്നതെന്നാണ്. ഞാന്‍ അതു മലയാളത്തിലാക്കിയെന്നേയുള്ളൂ.. അതു പോട്ടെ. നചികേതസ്സ് പിന്‍ വാങ്ങി. അവന്‍ ആലോചിച്ചു. അഛന്‍ ഗുരുവും കൂടിയാണ്. അഛന്‍ പറയുന്നത് വേണമെങ്കില്‍ അനുസരിക്കാതിരിക്കാം. പക്ഷേ ഗുരു അങ്ങനെയല്ല. ഗുരു വെറുതേ ഒരു കാര്യവും പറയുകയില്ല. അദ്ദേഹം എന്തു പറഞ്ഞാലും അനുസരിക്കണം. അതാണ് അന്നത്തേ ചിട്ട. നോക്കി പേടിപ്പിക്കണ്ടാ. നിന്റെയൊന്നും കാര്യമല്ല പറഞ്ഞത് നചികേതസ്സ് നേരേ കാലന്റടുത്ത് പോകാന്‍ തീരുമാനിച്ചു. അവനു ചില സംശയങ്ങളൊക്കെയുണ്ട്. അത് കാലനോടു ചോദിക്കണം. അവന്‍ നേരേ യമപുരിയിലേക്കു പോയി. ഓഹൊ ഇപ്പം എല്ലാം മനസ്സിലായി. ഉണ്ണിക്കുട്ടന്‍ വിളിച്ചുപറഞ്ഞു. മിടുക്കന്‍, നീ ഇവര്‍ക്കുംകൂടി അതൊന്നു പറഞ്ഞുകൊടുക്ക്. ദേ എല്ലാം മിഴിച്ചിരിക്കുന്നതു കണ്ടില്ലേ. ഈപറയുന്നതൊന്നും ഒരുകാലത്തും മനസ്സിലാകത്തില്ലെന്നു മനസ്സിലായി. ഉണ്ണി ഒരു കുസലും കൂടതെ പറഞ്ഞു. ഹോ ഞങ്ങളെങ്ങനാ ഇതു പറയുന്നതെന്നു വിചാരിച്ചിരിക്കുവാരുന്നു. ബാക്കി എല്ലാവരുടേയും കോറസ്സ്. അപ്പൂപ്പനേ നല്ല കഥ വല്ലോമുണ്ടെങ്കില്‍ പറ. ഇനി നാളെമതി.. Continue Reading പുനര്‍ജ്ജന്മം Posted by NRP | | 9:41 PM 1 അപ്പൂപ്പാഇന്നലെ വല്യമ്മൂ‍മ്മ പറയുവാ ഞാന്‍ വേലുപ്പിള്ള അമ്മാവനാണെന്ന്. അമ്മൂമ്മേടെ അഛന്റെ വല്യമ്മാവന്‍ പുനര്‍ജ്ജനിച്ചു വന്നിരിക്കുവാണെന്ന്. എന്തവാ അപ്പൂപ്പാ ഈ പുനര്‍ജ്ജന്മം?മരിച്ചു പോയ ആള്‍ പിന്നെയും ജനിക്കുമോ? ശ്യാമിനാണു സംശയം. മക്കളേ ഇതൊരു ഗുലുമാലുപിടിച്ച ചോദ്യമാണ്. പണ്ട് ഒരു പയ്യന്‍ ഈചോദ്യം നമ്മുടെ ധര്‍മ്മരാജാവിനോടു ചോദിച്ചു. ഇതൊന്നു പിന്‍ വലിപ്പിക്കന്‍ പുള്ളി പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷേ നടന്നില്ല. ഏത് ധര്‍മ്മരാജാവാ അപ്പൂപ്പാ നമ്മുടെ കണ്ഠീരവന്‍ വന്നപ്പോള്‍ ഉണ്ടായിരുന്നതാണോ? ആതിര ചോദിച്ചു. അല്ല മോളേ ഇത് സക്ഷാല്‍ യമധര്‍മ്മ രാജാവ്--കാലന്‍. അയ്യൊ കാ‍ലനോ, കാലന്റടുത്ത് കൊചു പയ്യന്‍ ചോദ്യം ചോദിച്ചെന്നോ, എന്തവാ അപ്പൂപ്പാ ഈ പറയുന്നത്-രാമിന് ദഹിക്കുന്നില്ല. എടാ മോനേ ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്കാരത്തേക്കുറിച്ച് കുറേ എങ്കിലും അറിഞ്ഞിരിക്കണം. കേട്ടോളൂ. സനാതന സംസ്കാരമെന്നും, ഭാരതീയ സംസ്കാരമെന്നും മറ്റും പറയുന്നത് ആര്‍ഷസംസ്കാരമാണ്. അതായത് നമ്മുടെ ഋഷിവര്യന്മാര്‍ കണ്ടെത്തി പ്രചരിപ്പിച്ച സംസ്കാരം. “ ലോകാ സമസ്താ സുഖിനോ ഭവന്തൂ:“ അതായത് സകലചരാചരങ്ങള്‍ക്കും നന്മ ഭവിക്കട്ടെ- ഇതായിരുന്നു അവരുടെ മുദ്രാവാക്യം. കാട്ടിനുള്ളില്‍ തപസ്സിരുന്ന് കണ്ടെത്തിയതാണ്. അയ്യോടാ കാട്ടിനുള്ളില്‍ തപസ്സിരുന്നാല്‍ എവിടുന്നാ കണ്ടെത്തുന്നത്. കഥയാണെങ്കിലും പറയുമ്പോള്‍ ഒരു യുക്തിയൊക്കെ വേണ്ടേ- ശ്യാമാണ് യുക്തിവാദി. മോനേ വേദമാണ് നമ്മുടെ അടിസ്ഥാന പ്രമാണം. വേദം എന്നു വച്ചാല്‍ അറിവ്--അറിവ് ബ്രഹ്മാവില്‍ നിന്നാണ് വരുന്നതെന്നാണ് നമ്മുടെ വിശ്വാസം. അത് ബ്രഹ്മാവ് സമ്പ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.. അതിന്റെ വേവ് ലെങ്ത് നമ്മുടെ മസ്തിഷ്കത്തില്‍ ഉണ്ടാകുമ്പോള്‍ നമുക്ക് അത് കേള്‍ക്കാന്‍ പറ്റും. ഇപ്പോഴത്തേ റേഡിയോയുടെ കൂട്ടൂതന്നെ. അതു കേള്‍ക്കുന്ന ഋഷി അത് തന്റെ ശിഷ്യരിലൂടെ ലോകത്തില്‍ പ്രചരിപ്പിക്കും. അങ്ങിനെ പ്രചരിച്ച വേദത്തേ അടുക്കും ചിട്ടയുമാക്കി നാലെണ്ണമാക്കിയത് വേദവ്യാസനെന്ന മഹര്‍ഷിയാണ്. ഓ ഇതൊക്കെ പറഞ്ഞോണ്ടിരിക്കാതെ കഥ പറയുന്നെങ്കില്‍ പറ--ആതിരയ്ക്കു മുഷിഞ്ഞു തുടങ്ങി . മോളേ കഥ പറഞ്ഞാല്‍ മനസ്സിലാകണ്ടേ. അതിനാ ഇതൊക്കെ പറയുന്നത്. കേട്ടോളൂ. ഈ വേദം ആള്‍ക്കാര്ക്ക്‍ മനസ്സിലാക്കാന്‍ പ്രയാസമാണെന്നു കണ്ട് അതിനേ ബ്രാഹ്മണമെന്നും, ആരണ്യകമെന്നും, ഉപനിഷത്തെന്നും ഉള്ള പേരുകളില്‍ വിശദീകരിച്ചൂ. വേദത്തിന്റെ അവസാനമാണ്--അതായത് അറിവിന്റെ അവസാനമാണ് ഉപനിഷത്ത്. ഇതെല്ലാം സംസ്കൃതത്തിലാണ്. അതിന് അപ്പൂപ്പന് സംസ്കൃതമറിയാമോ? കിട്ടുവിന് സംശയം. എടാ എനിക്കു സംസ്കൃതം അറിയാന്‍ വയ്യാ. പക്ഷേ അതറിയാവുന്നവര്‍ ഇത് പലഭാഷകളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പല ആളുകളുടെ വ്യാഖ്യാ‍നങ്ങല്‍ വായിക്കുകയും, ചിലരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ അപ്പൂപ്പന് കുറേ ഒക്കെ മനസ്സിലായി. അതിലൊന്നാണ് ഈ പറയാന്‍ പോകുന്ന കഥ. പണ്ട് ഒരു ഗൃഹസ്ഥന്‍ അന്നദാനം കൊണ്ട് കീര്‍ത്തിനേടി. അദ്ദേഹത്തിന്റെ മകന് അതിനേക്കാള്‍ കീര്‍ത്തി നേടണമെന്ന് മോഹം. അതിന് അദ്ദേഹം വിശ്വജിത് എന്നോരു യാഗംനടത്തി. ലോകം ജയിക്കണം. അതാണ് മൂപ്പിലാന്റെ മോഹം . മാസിഡോണിയയിലേ അലക്സാണ്ഡറേ പോലെ-അല്ലേ അപ്പൂപ്പാ--അതുവരെ മിണ്ടാതിരുന്ന ഉണ്ണിക്കുട്ടന്‍ വാ തുറന്നു. അല്ല മോനേ അതു യുദ്ധം ചെയ്തുള്ള പിടിച്ചടക്കലാണ്. യാഗത്തില്‍ കൂ‍ടി അങ്ങനെയുള്ള ജയമല്ല. നമ്മള്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയില്ലേ-അപ്പോള്‍ രോഗം നമ്മുടെ അടുത്തുവന്നാല്‍ സല്യൂട്ടടിച്ച് പൊയ്ക്കൊള്ളും. അതുപോലെ ഈ ലോകത്തിലുള്ള ഒരു ഭോഗ വസ്തുവും നമ്മേ ഭ്രമിപ്പിക്കുകയില്ല. അങ്ങിനെയുള്ള മാനസികാവസ്ഥയിലേക്ക് നമ്മളെത്തും ഓ എന്നാ നമക്കതു ചെയ്യണ്ടാ. ഈ ചിക്കനും, സിനിമായും ഒന്നും നമുക്കിഷ്ടമല്ലാതെ വന്നാല്‍ പിന്നെന്താ ഒരു രസം? ശ്യാമിന് യാഗം വേണ്ടാ. നീ ചെയ്യണ്ടാടാ. ഇതു ചെയ്യുന്ന ആള്‍ അയാള്‍ക്കുള്ള സര്‍വ്വസ്വവും ദാനം ചെയ്യണം. ആര്‍ക്കാ അപ്പൂപ്പാ ദാനം ചെയ്യേണ്ടത്? ആതിര ചോദിച്ചു. മോളേ അത് യാഗം ചെയ്യാന്‍ പുരോഹിതന്മാര്‍ വരും. അവരേ ഋത്വിക്കുകള്‍ എന്നാണ് വിളിക്കുന്നത്. അവര്‍ക്കാണ് ആദ്യം ദാനം കൊടുക്കുന്നത്. പിന്നീട് ബ്രാഹ്മണര്‍ക്ക്. സകലതും തീരുന്നതുവരെ കൊടുക്കണം. അപ്പോഴാണ് യാഗം പൂര്‍ത്തിയാകുന്നത്. എന്നിട്ടീ ആള്‍ സകലതും കൊടുത്തോ? കിട്ടു ചോദിച്ചു. എവിടെ! പുള്ളി യാഗം ചെയ്തത് കീര്‍ത്തിക്കു വേണ്ടിയല്ലേ? കേട്ടോളൂ. യാഗം കഴിഞ്ഞു. പാവം ഋത്വിക്കുകള്‍ ദാനത്തിനു വേണ്ടി ക്യൂ നില്‍ക്കുകയാണ്. ആതാ വരുന്നു ദാനം. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. അതുകൊണ്ട് ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ ശരിക്കുള്ള അര്‍ഥം പറഞ്ഞേക്കാം. “ വെള്ളം കുടിക്കാന്‍ വയ്യാത്ത, പല്ലില്ലാത്തതുകൊണ്ട് പുല്ലു തിന്നാന്‍ വയ്യാത്ത, കറവ വറ്റിയ, ഇനി ഒരിക്കലും ചനപിടിക്കാത്ത പശുക്കളേ“ --ചാണകവും ഗോമൂത്രവും പോലും കിട്ടാത്ത അസ്ഥിപഞ്ഞരങ്ങളേ കെട്ടി വലിച്ച് ഈ പാവങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് അതു സംഭവിച്ചത്. ഒന്നു നില്‍ക്കണേ- രാംകുട്ടനാണ്- ഇത് ഏതുപനിഷത്തിലാണ്-ആ പേരൊന്നു പറഞ്ഞേ- എനിക്ക് സംസ്കൃതമറിയാവുന്ന ആരോടെങ്കിലും ചോദിക്കണം. കഠോപനിഷത്ത്--എന്താടാ അപ്പൂപ്പനേ തീരെ വിശ്വാസമില്ലേ? തീരെ വിശ്വാസമില്ല-എന്തു വേണേ പറയും. ഇത് ഏതായാലും ഞാന്‍ അറിയും-രാംകുട്ടന്‍ വീറോടെ പറഞ്ഞു. ഓ ഈ രാമേട്ടന് വട്ടാ. അപ്പൂപ്പന്‍ കഥ പറ. ആതിര ഇടപെട്ടു.. Continue Reading കണ്ണുണ്ടായാല്‍ പോരാ കാണണം Posted by NRP | | 10:37 PM 0 അപ്പൂപ്പാ ഈ പരീക്ഷയാണെന്നു പറഞ്ഞ് അമ്മയും അച്ഛനും എപ്പഴും വഴക്കാണ്. ഞാന്‍ വായിച്ചെന്നു പറഞ്ഞാല്‍-വായിച്ചാല്‍ പോരാ പഠിക്കണമെന്ന് പറയും--വെറുതേ ഇരിക്കുമ്പോള്‍ വായിക്കാന്‍ പറയും. ഒരു സ്വൈരവുമില്ല. ഈ വായിച്ചാല്‍ പോരാ പഠിക്കണമെന്നു പറഞ്ഞാല്‍ എന്തവാ അപ്പൂപ്പാ അര്‍ത്ഥം. കിട്ടുവിന് പബ്ലിക്ക് പരീക്ഷയാണ്. അതാണ് പ്രശ്നം. മക്കളേ പണ്ട് ഷംസുദീന്‍ എന്നൊരാള്‍ അറേബ്യയിലേ മരുഭൂമിയിലുള്ള് ഒരു പാതയിലൂടെ പതുക്കെ നടനു പോകുകയായിരുന്നു. ചുറ്റുപാടും നോക്കി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അപ്പോള്‍ നമ്മുടെ നിസ്സാം ഓടിക്കിതച്ചു വരുന്നു. ഷംസുദീനേ കണ്ട് അയാള്‍ അണച്ചുകൊണ്ട് ചോദിച്ചു. നിങ്ങള്‍ ഒരൊട്ടകത്തിനേ കണ്ടോ? ഷംസുദീന്‍:- (അല്പം ആലോചിച്ച്) ഒരു കാല്‍ മുടന്തുള്ളതാണോ? നിസ്സാം:- അതെ. എവിടെയാണത്? ഷംസുദീന്‍:- അതിന്റെ ഇടത്തു കണ്ണിനു കാഴ്ചയില്ല. അല്ലേ? നിസ്സാം:- അതേ അതു തന്നെ‌. സംസുദീന്‍:- അതിന്റെ മുന്‍ വശത്ത് മുകളിലേ നിരയിലേ ഒരു പല്ലില്ല. അല്ലേ? നിസ്സാം:- ശരിയാണ്. അതു തന്നെയാണ് എന്റെ ഒട്ടകം. ഷംസുദീന്‍:- അതിന്റെ പുറത്ത് ഒരുഭാഗത്ത് സഞ്ചിയില്‍ ഗോതമ്പും, മറുവശത്ത് ശര്‍ക്കരയും ആയിരുന്നു അല്ലേ? നിസ്സാം:- എന്റിഷ്ടാ അതുതന്നെ. അതെവിടെയാണെന്ന് ഒന്നു വേഗം പറയൂ. ഴംസുദീന്‍:- എനിക്കറിയില്ല. ഞാന്‍ അതിനേ കണ്ടിട്ടുപോലും ഇല്ല. ഹെന്ത്! പിള്ളാരെല്ലാം ഒന്നിച്ചു ചോദിച്ചു. അതേ മക്കളേ ഇതു തന്നെയാണ് നിസ്സാമും ചോദിച്ചത്. തന്നെയുമല്ല അയാള്‍ ആളേക്കൂട്ടി ഷംസുദീനേ കാലിഫിന്റെ അടുത്തെത്തിച്ച്, ഈയാള്‍ എന്റെ ഒട്ടകത്തിനേ മോഷ്ടിച്ചെന്ന് പരാതി പറയുകയും ചെയ്തു. അങ്ങനെ തന്നെ വേണം-ആതിര പറഞ്ഞു. ഇങ്ങനെ നട്ടാല്‍ മുളക്കാത്ത കള്ളം പറയരുതല്ലോ. എന്നിട്ട് കാലിഫ് എന്തു ചെയ്തു. ങാ കേട്ടോളൂ. കാലിഫ്:- നിങ്ങള്‍ ഈയാളുടെ ഒട്ടകത്തിനേ മോഷ്ടിച്ചോ? ഷംസുദീന്‍ :- ഇല്ല. ഞാനതിനേ കണ്ടിട്ടില്ല. നിസ്സാം:- പിന്നെ അതിന്റെ ഒരു കാലിനു മുടന്തുണ്ടെന്ന് എങ്ങിനെ അറിഞ്ഞു? ഷംസുദീന്‍ :- അതു നടന്ന പാതയില്‍ ഒരു കാല്‍ ശരിക്കു പതിഞ്ഞിരുന്നില്ല. മറ്റു മൂന്നു കാല്‍പാടുകളുംവ്യക്തമായി കാണാമായിരുന്നു. അതുകൊണ്ട് അതിന്റെ ഒരുകാല്‍ സ്വാധീനമില്ലാത്തതാണെന്ന് നിശ്ചയിച്ചു. നിസ്സാം:- ശരി. അതിന്റെ ഇടത്തുകണ്ണിനു കാഴ്ചയില്ലെന്ന് എങ്ങിനെ മനസ്സിലായി? ഷംസുദീന്‍ :- അതോ. അതു നടന്നിരുന്ന വഴിയില്‍ രണ്ടു വശത്തും നിറച്ചു ചെടികളായിരുന്നു. വലത്തുവശത്തുള്ള ചെടികള്‍ മാത്രമേ അതു കടിച്ചതായി കണ്ടുള്ളൂ. അപ്പോള്‍ അതിന്‍ ഇടത്തുകണ്ണിന് കാഴ്ചയില്ലെന്ന് മനസ്സിലായി. നിസ്സാം:- അതിന്‍ മുന്‍ നിരയില്‍ ഒരു പല്ലില്ലെന്നു പറഞ്ഞതോ? ഷംസുദീന്‍ :- അത് നിസ്സരമല്ലേ? അതു കടിച്ചിരുന്ന ഇലയില്‍ ഒന്നും ഒരു പല്ലു പതിഞ്ഞിരുന്നില്ല. നിസ്സാം:- അതിന്റെ പുറത്തുണ്ടായിരുന്ന സാധനം എങ്ങിനെ അറിഞ്ഞു. അതു നിങ്ങള്‍ എടുത്തതു തന്നെ-കാലിഫിനോട്-പൊന്നുടയതേ എന്റെ ഒട്ടകത്തിനേ ഈയാളുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചു തരണേ-ഞാനൊരു പാവമാണേ. കാലിഫ്:- പറയടോ. അതിന്റെ പുറത്തുണ്ടായിരുന്ന സാധനം താന്‍ എങ്ങിനെ അറിഞ്ഞു? ഷംസുദീന്‍ :- ഹുസൂര്‍, പറയാം. ഒട്ടകം നടന്നിരുന്ന വഴിയുടെ ഒരു വശത്ത് ഉറുമ്പുകള്‍ ഗോതമ്പു മണികള്‍ കൊണ്ടുപോകുന്നതും, മറ്റേ വശത്ത് ശര്‍ക്കര തുള്ളീകളില്‍ ഈച്ച ആര്‍ക്കുന്നതും കണ്ടു. അതു രണ്ടുമായിരുന്നു അതിന്റെ പുറത്തെന്നു തീരുമാനിച്ചു. നിസ്സാം അതെല്ലാം സമ്മതിക്കുകയും ചെയ്തല്ലോ. കാലിഫ് വിധി പറഞ്ഞു. നിസാമിനോട്--എടോ കണ്ണുണ്ടായാല്‍ പോരാ കാണണം. തലയിലും വല്ലോം വേണം. പോയി തന്റെ ഒട്ടകത്തിനേ കണ്ടു പിടിച്ചോളൂ. നിരപരാധികളുടെ മേല്‍ കുതിര കയറിയാല്‍‍---അദ്ദേഹം അര്‍ധോക്തിയില്‍ നിര്‍ത്തി. ഷംസുദീനേ അന്നു തന്നെ തന്റെ മന്ത്രിയായി നിയമിക്കുകയും ചെയ്തു. അതുകൊണ്ടു മക്കളേ പുസ്തകം ചുമ്മാ വായിച്ചാല്‍ പോരാ. ആതിലെന്താണുള്ളതെന്ന് അലോചിച്ച് മനസ്സിലാക്കുകയും വേണം. ഇതാണ് അമ്മയും അച്ഛനും പറയുനത്. പോ-പോയി പഠിക്ക്. Continue Reading സാക്ഷി Posted by NRP | അറേബ്യ, ഒട്ടകം, സാക്ഷി | 2:13 AM 0 അപ്പൂപ്പോ ഈ അറേബ്യന്‍ രാജ്യങളിലൊക്കെ ഇപ്പോള്‍ പ്രശ്നമാണല്ലോ. ഭയങ്കര കര്‍ശ്ശന നിയമങ്ങളാണെന്നും, ഒരു തരത്തിലുള അച്ചടക്ക ലംഘനങ്ങളും അനുവദിക്കത്തില്ലെന്നും മറ്റുമാണല്ലോ നമ്മള്‍ കേട്ടിരുന്നത്. എന്തുപറ്റി? രാംകുട്ടന് ലോകകാര്യങ്ങളില്‍ വളരെ ശ്രദ്ധയാണ്. മക്കളേ വളരെ നീതിമാന്മാരും സത്യസന്ധരും മര്യാദക്കാരുമായ ഒരു ജനതയായിരുന്നു അറബികള്‍. കൂടുതല്‍ പാവങ്ങള്‍ക്കു പറ്റുന്ന പറ്റേ അവര്‍ക്കും പറ്റിയുള്ളൂ. കളിപ്പീരുകാരേ തിരിച്ചറിയാന്‍ വയ്യാതെ അവരുടെ വലയില്‍ പെട്ടുപോയ പാവങ്ങളാണ് അറബികള്‍.പണ്ട് ഒരൊട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്ത തയ്യല്‍ക്കരന്റെ കഥ കേട്ടിട്ടില്ലേ. ഞങ്ങളാരും കേട്ടിട്ടില്ല-കോറസ്സ്. എന്നാല്‍ കേട്ടോളൂ. ഒരു തയ്യല്‍ക്കാരന്‍ . മര്യാദയ്ക്ക് തന്റെ തയ്യലും കൊണ്ട് ക്ഴിഞ്ഞുകൂടുകയാണ്. ഒരു ദിവസം നല്ല മഴ. തയ്യല്‍ക്കാരന്‍ മുമ്പിലുള്ള തുണിമറ താഴ്ത്തി-- തൂവാനം കേറാതെ. അപ്പോള്‍ ഒരു ഒട്ടകം മഴകൊണ്ട് അവിടെ വന്നു. എന്റെ തല നനയാതെ കടയ്ക്കുള്ളിലേക്ക് ഒന്നു വച്ചോട്ടേ എന്നു ചോദിച്ചു. വേണ്ടാ വേണ്ടാ--കഥ കേട്ടാല്‍ മതി-ഒട്ടകം സംസാരിക്കും. പാവം തയ്യല്‍ക്കാരന്‍ ഒന്നൊതുങ്ങി ഒട്ടകത്തിന്റെ തല നനയാതെ വയ്ക്കാന്‍ ഇടം കൊടുത്തു. അല്പം കഴിഞ്ഞ് ഒട്ടകം പറഞ്ഞു-മേത്തുവെള്ളം വീണ് ഭയങ്കര തണുപ്പ്--അല്പം കൂടി ഒതുങ്ങിയാല്‍ കൊള്ളാം. തയ്യല്‍ക്കാരനു കാരുണ്യം. ഒതുങ്ങി. ഒട്ടകം കുറച്ചുകൂടി അകത്തേക്ക് കയറി. പതുക്കെപ്പതുക്കെ കയറിക്കയറി മൊത്തം ഉള്ളിലായി. തയ്യല്‍ക്കാരന് ഇരിക്കാന്‍ സ്ഥലമില്ല. അയാള്‍ പ്രതിഷേധിച്ചു. നമുക്കു രണ്ടു പേര്‍ക്കും കൂടി ഇതില്‍ സ്ഥലമില്ല. അയാള്‍ പറഞ്ഞു. എന്നാല്‍ താന്‍ എവിടെങ്കിലും പോ-ഒട്ടകം ദേഷ്യത്തോടെ പറഞ്ഞു. ഞാന്‍ ഇവിടെ നില്‍ക്കാന്‍ പോവുകയാണ്. പാവം തയ്യല്‍ക്കാരന്‍--ഒട്ടകത്തിനോട് എതിരിടാനുള്ള ശക്തിയില്ല. അയാള്‍ മഴയത്ത് സ്ഥലം വിട്ടു. തടി കേടാക്കാതെ. നമ്മളും ഇങ്ങനെ തന്നെയാണ്-ഇപ്പോഴും. അല്ലെങ്കില്‍ നമ്മുടെ നികുതിപ്പണം മുഴുവന്‍ കൊള്ളയടിക്കുന്ന ഈ പരിഷകളേ നമ്മള്‍ വെറുതേ വിടുമോ? അങ്ങനെ തലയില്‍ കേറി ഇരുന്നവരേ ഓടിക്കാനാണ് ഇപ്പോള്‍ അറേബ്യയില്‍ പ്രക്ഷോഭം നടക്കുന്നത്. അവിടുത്തേ നീതിന്യായ വ്യവസ്ഥയേക്കുറിച്ചുല്ല ഒരു കഥ പറയാം. ഒരാള്‍ പണത്തിനു ബുദ്ധിമുട്ടു വന്നപ്പോള്‍ തന്റെ സ്നേഹിതനോടെ പതിനായിരം രൂപാ--അവിടുത്തേ നാണയമെന്നു മനസ്സിലാക്കിയാല്‍ മതി--ആവശ്യപ്പെട്ടു. അയാള്‍ കൊടുത്തു. തിരിച്ചു കൊടുക്കാമെന്നു പറഞ്ഞ സമയത്ത് അയാള്‍ സ്നേഹിതനേ സമീപിച്ചു. അയാള്‍:- സ്നേഹിതാ ആ പണം കിട്ടിയാല്‍ നന്നായിരുന്നു. സ്നേഹിതന്‍:- ഏതു പണം? അയാള്‍:- താന്‍ എന്റെ കൈയ്യില്‍ നിന്നും വാങ്ങിയില്ലേ? പതിനായിരം രൂപാ. സ്നേഹിതന്‍:- ഞാനോ? തനിക്കെന്താ പിച്ചു പിടിച്ചോ? എനിക്കെന്തിനാ തന്റെ പണം? തര്‍ക്കം മൂത്തു. രണ്ടുപേരുംകൂടി ന്യായാധിപന്റെ അടുത്തെത്തി. പണം കൊടുത്തതിനു സാക്ഷിയുണ്ടോ? ന്യായാധിപന്‍ ചോദിച്ചു. ഇല്ല. അയാള്‍ അറിയിച്ചു. എവിടെ വച്ചാണ് കൊടുത്തത്? ന്യയാധിപന്‍ ചോദിച്ചു. ഒരു ഈന്തപ്പനയുടെ ചുവട്ടില്‍ വച്ച്. സ്നേഹിതനായതുകൊണ്ട് സാക്ഷിയുടെ ആവശ്യമില്ലെന്നു വിചാരിച്ചു. അയാള്‍ നിസ്സഹായനായി പറഞ്ഞു. കൊള്ളാം -ന്യായാധിപന്‍ പറഞ്ഞു. സാക്ഷിയില്ലേ--താന്‍ ചെന്ന് ആ ഈന്തപ്പനയോട് ഇവിടെ വരാന്‍ പറയൂ. അയാള്‍ വാ പൊളിച്ചു. ഈന്തപ്പനയോടോ? അയാള്‍ ചോദിച്ചു. തനിക്കു ചെവി കേള്‍ക്കില്ലേ? പോയി വേഗം ആ ഈന്തപ്പനയോട് ഇവിടെ ഞാന്‍ വിളിക്കുന്നെന്നു പറയൂ. ന്യയാധിപനു ദേഷ്യം വന്നു. അയാള്‍ ഒന്നും മിണ്ടാതെ പോയി. സമയം കുറേക്കഴിഞ്ഞു. ന്യായധിപന്‍ അക്ഷമനായി. അദ്ദേഹം മറ്റേയാളോടു ചോദിച്ചു--എന്താടോ അയാള്‍ താമസിക്കുന്നത്? എത്താറായില്ലേ? അതു കുറച്ചു ദൂരെയാണ്. ഇത്തിരി സമയം പിടിക്കും. അയാള്‍ പറഞ്ഞു. ന്യായാധിപന്‍ ഒന്നും മിണ്ടിയില്ല. കുറേ കഴിഞ്ഞ് പണം കൊടുത്തയാള്‍ തിരിച്ചെത്തി. ഞാന്‍ പറഞ്ഞു. പക്ഷേ വൃക്ഷം കേട്ടതായി തോന്നുന്നില്ല. അയാള്‍ വിക്കി വിക്കി പറഞ്ഞു. ഏടോ വൃക്ഷം ഇവിടെ വന്ന് സാക്ഷി പറഞ്ഞു. താന്‍ പണംകൊടുത്തെന്ന്. പണം വാങ്ങിയ ആളിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി നല്‍കുകയും അയാളേ തുറുങ്കിലടയ്ക്കുകയും ചെയ്തു. വൃക്ഷം വന്നു സാക്ഷി പറഞ്ഞോ? ആതിരയ്ക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എടീ മണ്ടീ- പണം വാങ്ങിയ ആള്‍ മരത്തിനടുത്തെത്താന്‍ സമയമെടുക്കുമെന്നു പറഞ്ഞപ്പോള്‍ കള്ളി പുറത്തായില്ലേ? അല്ലേ അപ്പൂപ്പാ ശ്യാം പറഞ്ഞു.അറേബ്യ മിടുക്കന്‍ ! Continue Reading മൂഷികസ്ത്രീ Posted by NRP | എലി, മേഘം, സൂര്യന്‍ | 2:13 AM 3 അപ്പൂപ്പാ ഇന്നു സാറു പറഞ്ഞു, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ്‌വന്നു എന്ന്. എന്തവാ അപ്പൂപ്പാ എന്നുവച്ചാല്‍. ആതിര ചോദിച്ചു. എന്താടീ നീ അതു സാറിനോടു ചോദിക്കാഞ്ഞത്? ഹ ഹ ഹാ അപ്പൂപ്പന് ഈവകയൊന്നും അറിയാന്‍ വയ്യാടീ. വെറുതേ നീ അപ്പൂപ്പനേ കൊഴപ്പിക്കാതെ. രാമിനു രസം കേറി. മക്കളേ ഒരു പാട്ടു കേട്ടിട്ടുണ്ടൊ? പണ്ടൊരു പരുന്തൊരു മൂഷികപ്പെണ്‍കുഞ്ഞിനേ കൊണ്ടങ്ങു പറക്കുമ്പോള്‍ വീണിതങ്ങധോഭാഗേ. ഇല്ലപ്പൂപ്പാ. ങാ എന്നാല്‍ കേട്ടോ. പണ്ടു കാലത്ത് ഒരു പരുന്തൊരു കുഞ്ഞന്‍ എലിയേ റാഞ്ചിക്കൊണ്ടു പോകുമ്പോള്‍ അത് പരുന്തിന്റെ കാലില്‍ നിന്നും താഴെപ്പോയി. ചെനു വീണതോ-ഒരു മഹര്‍ഷിയുടെ കൈകളില്‍. മഹര്‍ഷി കൈയ്യില്‍ വെള്‍മെടുത്ത് തര്‍പ്പണത്തിനു നിന്നപ്പോഴാണ്. മഹര്‍ഷി മേലൊട്ടുനോക്കി. പരുതു പോകുന്നതുകണ്ട് കാര്യം പിടികിട്ടി. പാവം എലിക്കുഞ്ഞ്-മഹര്‍ഷി വിചാരിച്ചു. അതിനേ വളരെ വാത്സല്യത്തോടെ ആശ്രമത്തില്‍ കൊണ്ടുപോയി. എലിയുടെ മണം അടിച്ചപ്പോള്‍ എങ്ങുനിന്നെന്നറ്യാതെ അതാ ഒരു പൂച്ച. മഹര്‍ഷിക്ക് അതിനേ താഴെ വയ്ക്കാന്‍ വയ്യാ. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു. ശരി അതുതനെ പരിപാടി. മഹര്‍ഷി അതിനേ തന്റെ യൊഗശക്തികൊണ്ട് ഒരു മനുഷ്യക്കുഞ്ഞാക്കി. അപ്പോഴാണ് അതൊരു പെണ്ണെലിയാണെന്നറിഞ്ഞത്. അദ്ദേഹം അതിനേ ഓമനിച്ചു വളര്‍ത്തി. വര്‍ഷങ്ങള്‍ കടന്നുപോയി. കുഞ്ഞു വളര്‍ന്നു. ഒരു യുവതിയായി. ഓ ഇനി ഇതിനേ കല്യാണം കഴിപ്പിക്കണമല്ലോ. അദ്ദേഹത്തിനു വേവലാതിയായി. പറ്റിയ വരനേ എവിടെ കിട്ടും. വളരെ ആലോചനയ്ക്കുശേഷം അവളേ ഏറ്റവും ശക്തനായ ആളിനു തന്നെ കൊടുക്കണം എന്നു തീരുമാനിച്ചു. ഒരു പ്രശ്നം. ആരാണ് ഏറ്റവും ബലവാന്‍ ? സകലജീവജാലങ്ങളും ആശ്രയഭൂതനായ സൂര്യനു കൊടുക്കാം. അദ്ദേഹം സൂര്യഭഗവാന്റെ അടുത്തെത്തി. അയ്യോടാ പൊള്ളത്തില്ലിയോ? അതിരയ്ക്ക് അതിശയം. മോളേ എലിക്കുഞ്ഞിനേ മനുഷ്യക്കുഞ്ഞാക്കാന്‍ പറ്റുന്നവര്‍ക്കു പൊള്ളത്തില്ല. അദ്ദേഹം സൂര്യഭഗവനോടു കാര്യങ്ങള്‍ വിശദീകരിച്ചു. ഏറ്റവും ശക്തന് തന്റെ മകളേ കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അങ്ങുതന്നെ അവളേ വിവാഹം കഴിക്കണമെന്നും അഭ്യര്‍ഥിച്ചു. സൂര്യന്‍ പറഞ്ഞു. അങ്ങ് ആദ്യം പറഞപ്പോള്‍ ഞാന്‍ വിവാഹം കഴിക്കാമെന്നു തീര്‍ച്ചപ്പെടുത്തിയതായിരുന്നു. പക്ഷേ ഏറ്റവും ശക്തനു കൊടുക്കണമെങ്കില്‍ ഞാനല്ല. ഞാന്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ ആ മേഘം വന്ന് നിസ്സാരമയി എന്നേ മറച്ചു കളയും. പിന്നെ എന്നേ കാണാന്‍ പോലും പറ്റില്ല. അതുകൊണ്ട് അങ്ങ് ആ മേഘത്തിനോടു പറയൂ. പാവം മഹര്‍ഷി മേഘത്തേ അന്വേഷിച്ചുനടന്നു. ഒരുദിക്കില്‍ കണ്ടുകൊണ്ട് അവിടെ എത്തുമ്പോഴേക്കും അവിടെനിന്നും പോയിക്കഴിയും. അങ്ങിനെ വളരെ ബുദ്ധിമുട്ടി അവസാനം അടുത്തെത്തി. കാര്യം കേട്ടപ്പോള്‍ മേഘത്തിനു വലിയ സന്തോഷം. ഇങനെ ഒരാവശ്യം ഇതുവരെ ആരും പുള്ളിയോടു പറഞ്ഞിട്ടില്ല. അപ്പോഴാണ് മഹര്‍ഷിയുടെ അവസാനത്തേ ആഗ്രഹം പുറത്തു ചാടിയത്. ഈ ദുനിയാവിലുള്ള ഏറ്റവും ശക്തന് എന്റെ മകളെ കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. മേഘത്തിന്റെ മുഖം വാടി.അദ്ദേഹം പതുക്കെ അവിടെനിന്നും പോകാന്‍ തുടങ്ങി. കൂടെ മഹര്‍ഷിയും. മേഘം പറഞ്ഞു. അയ്യോ ഞാന്‍ വിചാരിച്ചു അന്റെ സൌന്ദര്യം കണ്ടാണ് അങ്ങു വന്നതെന്ന്. പാലാഴിനാഥന് എന്റെ നിറമാണെന്നും മറ്റും കവികള്‍ വാഴ്തുന്നതു കേട്ട് എനിക്ക് എന്റെ സൌന്ദര്യത്തേപ്പറ്റി വലിയ മതിപ്പാണ്. പക്ഷേ ശക്തി--മേഘത്തിനു സ്പീഡ് കൂടി. അവിടെ നിന്നു പറ സുഹൃത്തേ--മഹര്‍ഷി അപേക്ഷിച്ചു. അതാണു പ്രശ്നം. നമ്മുടെ സര്‍ക്കാരുദ്യ്യോഗസ്ഥന്മാരേപ്പോലാണ് എന്റെ കാര്യം. എനിക്കിഷ്ടമുള്ളിടത്ത് താമസിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാര്‍ക്കിഷ്ടമില്ലാത്തവരേ ഒരിടത്തും മര്യാദക്ക് ജോലി ചെയ്യാന്‍ സമ്മതിക്കാത്തതുപോലെ ഈ മാരുതഭഗവാന്‍ എന്നേ ഒരിടത്തും സ്ഥിരമാകാന്‍ സമ്മതിക്കത്തില്ല. ഇപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചാലും എനിക്കു നില്‍ക്കാന്‍ സാധിക്കില്ല. ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു വലിയ കാറ്റ് ചുറ്റി അടിക്കുകയും ഒരു വട്ടം കറങ്ങി മേഘം അപ്രത്യക്ഷമാവുകയും ചെയ്തു. കുരങ്ങുപോയ കുറവനേപ്പോലെ മഹര്‍ഷി കുറച്ചുനേരം നിന്നു. പിന്നീടദ്ദേഹം ആലോചിച്ചു. അപ്പോള്‍ മാരുതഭഗവാനാണ് ശക്തന്‍ . ശരി പുള്ളിയേ പിടിക്കാം. മഹര്‍ഷി മാരുതനേ അന്വേഷിച്ചു നടന്നു.അപ്പോഴാണ് ഒന്നു വര്‍ത്തമാനം പറയാനുള്ള ബുദ്ധിമുട്ടു മനസ്സിലായത്. പറഞ്ഞുകൊണ്ടു നില്‍ക്കുമ്പോള്‍ ഒരു ചൂളം വിളി. പിന്നെ ആളിനേ കാണത്തില്ല. വീണ്ടും തെരഞ്ഞ് കണ്ടുപിടിക്കും. ഒരുവിധത്തില്‍ മഹര്‍ഷി കാര്യങ്ങള്‍ അവതരിപ്പിച്ചു. മരങ്ങളും കാടുകളും മറ്റും തകര്‍ക്കുന്നത് നേരില്‍ കണ്ട മഹര്‍ഷിക്ക് അദ്ദേഹത്തിന്റെ ശക്തിയേക്കുറിച്ച് നല്ല ബോധ്യം വന്നു. പക്ഷേ ഏറ്റവും ശക്തനുമാത്രമേ മകളേ കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍ കഥ മാറി. മാരുതന്‍ പറഞ്ഞു. കാര്യം ഞാന്‍ അതി ശക്തന്‍ തന്നെയാണ്. പക്ഷേ പോകുന്നപോക്കില്‍ പര്‍വതങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പണിപൂട്ടും. അതു കടക്കാന്‍ എനിക്കു ശക്തിയില്ല. അതുകൊണ്ട് അങ്ങ് പര്‍വതരാജനേ സമീപിക്കുന്നതാണ് ഉത്തമം. മഹര്‍ഷി പര്‍വ്വതരാജനേ സമീപിച്ചു. ഇത്തവണ കണ്ടുപിടിക്കാ‍ാന്‍ പ്രയാസം ഒന്നുമില്ലായിരുന്നു. അനങ്ങാന്‍ വയ്യാതെ ഒരേ നില്പല്ലേ. അദ്ദേഹത്തോടു വിവരം എല്ലാം പറഞ്ഞു. പര്‍വ്വതരാജന്‍ പറഞ്ഞു. എന്നേക്കാള്‍ ശക്തനായൊരാളുണ്ട്. ഞാന്‍ അതി ശക്തനാണെന്ന കാര്യം ശരിതന്നെ. പക്ഷേ ഒരെലി എന്നേ തുരന്ന് അവനിഷ്ടമുള്ള സ്ഥലത്തെല്ലാം മാളങ്ങള്‍ ഉണ്ടാക്കും. എനിക്കൊരു നിവൃത്തിയുമില്ല. അവനാണ് ഏറ്റവും ശക്തന്‍ ‍. മഹര്‍ഷി എലിയേ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. എലി സമ്മതിച്ചു. ഞാന്‍ കുറേ നാളായി കല്യാണം കഴിക്കണമെന്നു വിചാരിച്ചു നടക്കുകയാണ്. നമുകു പെണ്ണിനേകാണാം. പെണ്ണിനേ കണ്ടപ്പോഴല്ലേ പ്രശ്നം. അയ്യോ മഹര്‍ഷേ എന്റെ വീടു കണ്ടില്ലേ. ഇവളെങ്ങനാ അതില്‍ കയറുന്നത്. മഹര്‍ഷി ഒന്നു ചിരിച്ചു. അത് ഞാന്‍ ശരിപ്പെടുത്തിത്തരാം-എന്നു പറഞ്ഞ് അവളേ വീണ്ടും എലിയാക്കി, കല്യാണം ക്ഴിച്ചു കൊടുത്തു. അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു. അപ്പൂപ്പാ ഒരു സംശയം-ശ്യാമാണ്. ഈ സൂര്യനോ, മേഘത്തിനോ,മാരുതനോ, പര്‍വ്വതത്തിനോ അങ്ങു കല്യാണം കഴിക്കാന്‍ വയ്യാരുന്നോ? എന്തിനാ അവര്‍ തങ്ങളേക്കാള്‍ ശക്തരുണ്ടെന്നു പറഞ്ഞത്. എന്റെ മക്കളേ ശരിയായ ചോദ്യം. താനാണ് ലോകത്തിലേ ഏറ്റവും ശ്രേഷ്ടന്‍ എന്നു കരുതുന്ന ഈ കാലത്ത് അതു ന്യായമ്മായ ചോദ്യമാണ്. പക്ഷേ സത്യസന്ധതയ്ക്കും, ധര്‍മ്മനിഷ്ടയ്ക്കും ഒക്കെ വിലയുള്ള ഒരു കാലമുണ്ടായിരുന്നെന്ന് നമുക്ക് ഈ കഥകളില്‍നിന്നും മനസ്സിലാകും. നോമിനേഷന്‍ എന്നു കേട്ടിട്ടില്ലേ? എലക്ഷനും മറ്റും നോമിനേഷന്‍ കൊടുത്തു, എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണതിന്റെ അര്‍ത്ഥം. നാമനിര്‍ദ്ദേശം. ഒരാളേ ആ കാര്യത്തിനു കൊള്ളുമെന്നു മറ്റൊരാള്‍ പറയുന്നതിനാണ് നാമനിര്‍ദ്ദേശം എന്നു പറയുന്നത്. എന്താണ് നടക്കുന്നത്? അവനവന് നില്‍ക്കണമെന്നു പറഞ്ഞ് യാതൊരു നാണവുമില്ലാതെ ഓടിനടക്കുന്ന ആള്‍ക്കാരേയല്ലേ നാം കാണുന്നത്? അവരൊക്കെ എങ്ങനെങ്കിലും ജയിച്ചുവന്നാല്‍ നാട്ടിലിറങ്ങി നടക്കാന്‍ ധൈര്യമുണ്ടാകുമോ? ആര്‍ക്കെങ്കിലും അവരേ വിലയുണ്ടാകുമോ? പിന്നെ ഭൂരിഭാഗം ആള്‍ക്കാരും അത്തരക്കാരായതുകൊണ്ട് സഹിക്കുന്നു അത്രതന്നെ. പോട്ടെ നമുക്കൊന്നു നടക്കാന്‍ പോകാം. വാ. Continue Reading ചന്ദ്രായനം-നാല് Posted by NRP | | 4:36 PM 0 ചന്ദ്രന്‍ നാട്ടില്‍ പോയി-മാധവന്‍ നായര്‍ അറിയിച്ചു. അടുത്തദിവസം വൈകുന്നേരം ഞങ്ങള്‍ പതിവുപോലെ കൂടിയപ്പോള്‍. ജോലികിട്ടി അധിക നാളായില്ലല്ലോ. പിന്നെന്തിനാ ഇത്ര എളുപ്പം പോയത്? ഞാന്‍ ചോദിച്ചു. അതേ-നിങ്ങള്‍ക്കവനേ ശരിക്കറിഞ്ഞുകൂടാ. മാധവന്‍ നായര്‍ പറഞ്ഞു. വീടും പരിസരങ്ങളുമായി അവന് വലിയ ആത്മബന്ധമാണ്. മഹാഭാരതം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന് അമ്മയേ ഓര്‍മ്മ വന്നെന്ന്. അമ്മയാണ് അവന്‍ ഈ കഥകളെല്ലാം പറഞ്ഞു കൊടുത്തത്. ജൊലിക്ക് ബോംബയിലെത്തിയതുതന്നെ മണ്ടത്തരമായെന്ന് എന്നോടു പറഞ്ഞു. ഇന്ന് അവനു ബോണസ്സ് കിട്ടി. തൊണ്ണൂറ്റഞ്ചു രൂപാ. കേരളത്തിലേക്കു പോകാന്‍ മുപ്പത്തിരണ്ടു രൂപാ. തിരിച്ചും അത്രയും. പിന്നെയും കിടക്കുന്നു ബാക്കി. ഉടനേ അത്യാവശ്യം പറഞ്ഞ് പതിനഞ്ചു ദിവസത്തേ ലീവെടുത്തു. വൈകിട്ടു വണ്ടി കയറി. ഭാഗ്യത്തിന് എന്നോടു പറഞ്ഞു. വീട്ടിലേക്കൊന്നും വാങ്ങിച്ചുകൊണ്ടു പോകണ്ടേ-ഞാന്‍ അത്ഭുതം കൂറി. ഹേയ്- അവന് അങ്ങനെയുള്ള ഫോര്‍മാലിറ്റികളൊന്നും ഇല്ല. പോകണമെന്നു തോനിയാല്‍ അങ്ങു പോകും. മാദവന്‍ നായര്‍ പറഞ്ഞു. ഈ ലോകത്തില്‍ ഒരു കാര്യവും അവനു ഗൌരവമായില്ല. ആരേയും വകവയ്ക്കില്ല. ആരോടും എന്തും പറയും. ചോദിച്ചപ്പോള്‍ പറയുകയാണ് --എനിക്കെന്റെ അച്ഛനേ പേടിയാണ്. അതിലും വലിയ ഒരു പേടി ഈ ലോകത്തിലില്ലെന്ന്. മാധവന്‍ നായര്‍ എന്തോ ആലോചിച്ച് അടക്കി ചിരിച്ചു. എന്താ താന്‍ ചിരിക്കുന്നത്? ഞാന്‍ ചോദിച്ചു. അല്ലാ-ഇതു പറഞ്ഞപ്പോള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴുള്ള് ഒരു കാര്യം ഓര്‍ത്തു പോയി. ആരോടും എന്തും പറയാന്‍ അവനു ഭയമില്ലെന്നു പറഞ്ഞില്ലേ? സ്കൂളില്‍ ഒരു കൊച്ചു പെണ്ണിന്റെ മുമ്പില്‍ സ്തബ്ധനായി നിന്ന കാര്യം ഞാനോര്‍ത്തുപോയി. ഒരക്ഷരം മിണ്ടാതെ. ഈ ചന്ദ്രനോ! ഞാന്‍ അത്ഭുതത്ത്ടെ ചോദിച്ചു. ഇതാരോടും പറയരുത്. ആര്‍ക്കും അറിഞ്ഞുകൂടാ. എനിക്കൊഴിച്ച്. ഒരു പന്ത്രണ്ടുകാരി. അവന് അവളേ വലിയ ഇഷ്ടമാണ്. അന്ന് പതിന്നാലു വയസ്സാണ് ഞങ്ങള്‍ക്ക്. അവര്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചിട്ടില്ല. വേണ്ടാ ഞാന്‍ പറയുന്നില്ല. അവന്‍ വരുമ്പോള്‍ ചോദിച്ചാല്‍ മതി-മാധവന്‍ നായര്‍ പറഞ്ഞു. പിന്നീട് മൂന്നു മാസത്തേക്ക് ചന്ദ്രനേക്കുറിച്ച് ഒരു വിവരവുമില്ല. അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ചന്ദ്രന്‍ വന്നു. ഞങ്ങള്‍ക്കു വലിയ ഉത്സാഹമായി. താന്‍ എവിടാരുന്നു-ഞാന്‍ അന്വേഷിച്ചു. ഞാനിപ്പോള്‍ കിംഗ് സര്‍ക്കിളിലാണ് താമസം. ചന്ദ്രന്‍ പറഞ്ഞു. മലയളികളും തമിഴന്മാരും താമസിക്കുന്ന സ്ഥലമാണ് മാട്ടുംഗാ. ബോംബയിലേ ഏറ്റവും ക്ലീന്‍ സ്ഥലം. അതിന്റെ അടുത്ത സബര്‍ബന്‍ ട്രയിനിന്റെ സ്റ്റേഷനാണ് കിംഗ് സര്‍ക്കിള്‍. പണ്ടെങ്ങോ ജോര്‍ജ്ജ് ആറാമനോ മറ്റോ അവിടെ വന്നിട്ടുണ്ടുപോലും. അതാണ് ആ പേരു വരാന്‍ കാരണം. വലിയ ആള്‍ബഹളമില്ല. സ്വച്ഛമായി താമസിക്കാം. ഇതിനൊക്കെ പുറമേ മാട്ടുംഗ റയില്‍ വേ സ്റ്റേഷന്റെ പുറകില്‍ ഒരു ഉഡുപ്പി ഹോട്ടലുണ്ട്. വെള്ളിയാഴ്ച തോറും അവിടെ ഉള്ളിസാംബാറുണ്ട്. അതുകൂട്ടി ഉണ്ടാല്‍, ഒരാഴ്ചത്തേ, ഉണക്ക ചപ്പാത്തീം ദാലും കഴിച്ച ക്ഷീണം മാറും. പതിനൊന്നു മണിക്ക് ഊണു തുടങ്ങിയാല്‍ മൂന്നരവരെ ഇടതടവില്ലാതെ ഊണാണ്. ടിക്കറ്റെടുക്കണം. ബോംബയിലേ സര്‍വ്വ പട്ടന്മാരും അന്നവിടെ വരുമെന്നു തോന്നുന്നു. താനവിടെ എങ്ങിനെ എത്തിപ്പെട്ടു? ഞാന്‍ ചോദിച്ചു. അതോ പറയാം. ചന്ദ്രന്‍ പറഞ്ഞു. നാട്ടില്‍നിന്നു വന്ന് നേരേ ബാങ്കിലേക്കാണ് പോയത്. ഒരു ചെറിയ പെട്ടിയും കിടക്കയും മാത്രമേ എനിക്കു ലഗ്ഗേജായിട്ടുള്ളൂ. അതു രണ്ടും കൈയ്യിലെടുക്കാനേ ഉള്ളൂ. ട്രയിനില്‍ വച്ചുതന്നേ കുളിയും മറ്റും കഴിഞ്ഞു. വൈകിട്ട് നേരേ ഈങോട്ടു പോരാമെന്നു വിചാരിച്ചു. അപ്പോഴാണ് ടൈംസില്‍ ഒരു പരസ്യം കണ്ടത്. “പേയിംഗ് ഗസ്റ്റ് അക്കോമഡേഷന്‍. കിംഗ് സര്‍ക്കിളില്‍. നേരിട്ട് ബന്ധപ്പെടുക.” ബാങ്കില്‍ നിന്നും ഉച്ചയ്ക്കിറങ്ങി. നേരേ പത്രത്തില്‍ കണ്ട മേല്‍സിലാസത്തില്‍ എത്തി. അറുപതു കഴിഞ്ഞ് ഒരു വൃദ്ധന്‍ --രണ്ടു മുറി എല്ലാസൌകര്യങ്ങളോടും കൂടി--ഫര്‍ണിച്ചര്‍ ഇല്ല-തഴെ കിടക്ക വിരിച്ചു കിടക്കണം. മാസം നാല്പതുരൂപാ വാടക. അദ്ദേഹം വല്ലപ്പോഴും വരും. അവര്‍ക്കു വേറേ വീടുണ്ട്. ഇതു വെറുതേ ഇട്ടേക്കണ്ടാ എന്നു വിചാരിച്ച് പരസ്യം ചെയ്തതാണ്. നാല്പതുരൂപാ അഡ്വാന്‍സ് കൊടുത്താല്‍ താമസിക്കാം. ഭക്ഷണം ഇല്ല. ചിരാഗ് നഗറിലേ സൌകര്യങ്ങളുമായി ഞാന്‍ തട്ടിച്ചു നോക്കി. ഇവിടം സ്വര്‍ഗ്ഗം. നാല്പതുരൂപാ കൊടുത്ത് അന്നുതന്നെ അവിടെ താമസമാക്കി. ചിരാഗ് നഗറിലേ താമസത്തിനേക്കുറിച്ച് പറഞ്ഞില്ലല്ലോ. അറുപതടി സമചതുരമുള്ള ഒരുഷെഡ്ഡാണ് പിള്ളച്ചേട്ടന്റെ മെസ്സ്. പിള്ളച്ചേട്ടന്‍ മാധവന്‍ നായരുടെ ഒരു ബന്ധുവാണ്. അവിടുത്തേ ഒരു ദാദയാണ്. അതല്ലാത്തവര്‍ക്ക് നിലനില്പില്ല. പിള്ളച്ചേട്ടന്‍ ആറര അടിയിലധികം പൊക്കമുള്ള ഒരു ഉദ്ദണ്ഡകായനാണ്. അദ്ദേഹത്തിന്റെ സാമ്രാജ്യമാണ് ചിരാഗ് നഗര്‍. അവിടെ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ല. നാട്ടില്‍ നിന്നും വരുന്ന കുറഞ്ഞ വരുമാനക്കാരായ മലയാളികളുടെ ആശാകെന്ദ്രമാണ്. കക്കൂസ് പൊതുവാണ്. ക്യൂ നിന്ന് കഷ്ടപെടും. രാത്രി മൂന്നുമണിക്ക് ഉണര്‍ന്ന് വെള്ളം പിടിച്ചില്ലെങ്കില്‍ അന്നു കുളി നാസ്തി. ഞാന്‍ ചെന്നപ്പോള്‍ നാട്ടിലേ ഭക്ഷണം കണ്ടാണ് അവിടെ താമസിക്കാന്‍ തീരുമാനിച്ചത്. ചന്ദ്രനേ മാധവന്‍ നായര്‍ വിളിച്ചുവരുത്തിയതാണ്. ആറടിപൊക്കത്തില്‍ ഷെഡ്ഡിന്റെ ഒരറ്റത്ത് ഒരു തട്ടടിച്ചിട്ടുണ്ട്. കുറേ അധികം പേര്‍ക്ക് അവിടെ കിടക്കാം. ബാക്കിയുള്ളവര്‍ക്ക് താഴെയും. മൊത്തം ഭക്ഷണമുള്‍പടെ ചെലവ് അമ്പതുരൂപാ. റോഡു നിറയെ പശുക്കളും, പന്നികളും, പട്ടികളും അവയുടെ വിസര്‍ജ്യവും. പക്ഷേ ഉള്ളിലേ അന്തരീക്ഷം വളരെ ഉല്ലാസദായകമാണ്. ചീട്ടുകളി, വാചകമടി-പരമസുഖം. പ്ക്ഷേ രാവിലേ കക്കൂസില്‍ പോകലാണ് സങ്കടം. ഈ ഒരൊറ്റ പ്രശ്നം കൊണ്ടാണ് പുതിയ സംവിധാനം കണ്ടപ്പോള്‍ ചാടി വീണതെന്ന് ചന്ദ്രന്‍ പറഞ്ഞു. സെന്റ്രല്‍ രയില്‍ വേയിലേ ഘാട്കൂപ്പര്‍ സ്റ്റേഷനിലിറങ്ങി പടിഞ്ഞാറോട്ട് കുറേ നടന്നാല്‍ ചിരാഗ് നഗറിലെത്താം. ചിരാഗുദീന്‍ എന്നൊരു ദാദയായിരുന്നു അവിടുത്തേ മുടിചൂടാമന്നന്‍ . ആങിനെയാണ് ആ പേരു കിട്ടിയത്. അതിനപ്പുറം നാരായണ്‍ നഗര്‍. പിന്നെ കാമാനി എഞ്ജിനീയറിംഗ് വര്‍ക്സ്. അവിടെയാണ് ഞങ്ങളുടെ അന്തേവാസികളില്‍ കൂടുതല്‍ പേരുടേയും ജോലി. ദിവസക്കൂലികാരാണ്. സദാശിവന്‍ എത്തി. ചന്ദ്രനേക്കണ്ട്--താനെവിടെയായിരുന്നു ഇത്രയും നാള്‍. തന്റെ അ കഥ പറഞ്ഞിട്ടുപോയതാ. ഇവിടെ ഒരു രസവുമില്ല. താനിങ്ങു പോരെ. എപ്പോള്‍ വേണമെങ്കിലും വരാമല്ലോ. ഏതായാലും കുറച്ചുനാള്‍ ഞാനവിടെ താമസിക്കട്ടെ. ചന്ദ്രന്‍ തുടര്‍ന്നു. അടുത്ത ദിവസം രാവിലേ നമ്മുടെ ലാന്‍ഡ് ലോഡ് വന്നു. രാത്രി ഒറ്റക്കായി പോയി അല്ലേ? സാരമില്ല. ഇന്ന് വേറൊരാള്‍കൂടിവരും എന്നു പറഞ്ഞ് മൂപ്പിലാന്‍ സാവധാനത്തില്‍ എന്റെ ചരിത്രങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു പറഞ്ഞു. എനിക്കു പൂനവരെ പോകണം. നാളെയാണ് കുതിരപ്പന്തയം. കുതിരപ്പന്തയമോ? ഞാന്‍ ചോദിച്ചു. അതിനു പൂനയില്‍ എന്തിനാ പോകുന്നത്. മഹാലക്ഷ്മിയിലില്ലേ. വൃദ്ധന്‍ ചിരിച്ചു. എന്റെ കളി പൂനയിലാണ്. ഞാന്‍ അതില്പെട്ടു പോയി. ഇനി രക്ഷയില്ല. ഇങ്ങനെ ഒരു ദുരിതത്തില്‍ എന്റെ ഗൃഹപ്പിഴകൊണ്ട് ചെന്നു പെട്ടു. എന്നേ ബാധിച്ചിരിക്കുന്ന ഒരൊഴിയാബാധയാ. അതെന്നേംകൊണ്ടേ പോകൂ. പോകാതിരുന്നാല്‍ പോരേ? ഞാന്‍ ചോദിച്ചു-ചന്ദ്രന്‍ പറഞ്ഞു. മോനേ അതു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകത്തില്ല. നല്ലൊരു ജോലിയുമായി ഞാന്‍ ഇരുപത്തഞ്ചാമത്തേ വയസ്സില്‍ ബോംബയില്‍ വന്നതാ. ഒരു അഭിശപ്ത മുഹൂര്‍ത്തത്തില്‍ കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ കുതിരപ്പന്തയം കളിക്കാന്‍ പോയി. എന്റെ കുതിര (ഓരോരുത്തരും ഓരോ കുതിരയുടെ പേരിലാണ് പന്തയം വയ്ക്കുന്നത്) എപ്പോഴും തോല്‍ക്കും. ഒരുപാടു പണം പോയി. ജോലിചെയ്തു കിട്ടുന്ന ശമ്പളം പന്തയം വച്ചു കളഞ്ഞു. മൂന്നു കൊല്ലം അങ്ങനെ പോയി. ഇനി എന്തായാലും പോകത്തില്ലെന്നു നിശ്ചയിച്ചു. അപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു-നമുക്കു നിര്‍ത്തിക്കളയാം. അവസാനമായി ഒരെണ്ണത്തിനു കൂടി പോകാം. അതിനു സമ്മതിച്ചതാണ് എന്റെ വിധി നിര്‍ണ്ണയിച്ചത്. അന്നുകൂടി തോറ്റിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ടു പോയേനേ. അന്ന് എന്റെ കുതിര ജയിച്ചു. എനിക്ക് അഞ്ഞൂറുരൂപാ കിട്ടി. 1930-ലേ അഞ്ഞൂറാണ്. അന്നത്തേ അതിന്റെ വില അറിയാമല്ലോ. നാന്‍ കുടുങ്ങി കുഞ്ഞേ. എന്റെ പണമെല്ലാം കുതിര തിന്നു. വീട്ടില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നതുകൊണ്ട് നശിച്ചു പോയില്ലെന്നു മാത്രം. മോന്‍ എന്തായാലും ഇതില്‍ ചെന്നു പെടരുത്. എന്നാല്‍ ഞാന്‍ പോകട്ടെ. ഇപ്പോള്‍ തിരിച്ചാലേ സമയത്തിന് പൂനയിലെത്തൂ. വൃദ്ധന്‍ ധൃതി വച്ച് കാറില്‍ കയറി പോയി. ഞാന്‍ മിഴിച്ചുനിന്നു-ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി-എന്തൊരു തലവിധി! അവിടെ ഒറ്റയ്ക്ക് എത്രനാള്‍ താമസിക്കും. ബോംബയാ. ഞാന്‍ ഉപദേശിക്കാന്‍ ശ്രമിച്ചു. അന്നു വൈകിട്ട് ഒരു തമിഴ്ബ്രാഹ്മണനും കൂടി അവിടെ താമസിക്കാന്‍ വന്നു. ചന്ദ്രന്‍ പറഞ്ഞു. അക്കൌണ്ടന്റ് ഡിപ്പാര്‍ട്ടുമെന്റിലാണ്. വന്നയുടനേ അയാള്‍ ചോദിച്ചു. മൂപ്പിലാന്‍ പോയോ? ഞാന്‍ ഇന്നു വരുമെന്നു പറഞ്ഞിരുന്നു. ഇന്നലെ എല്ലാം പറഞ്ഞ് അഡ്വാന്‍സും കൊടുത്തിരുന്നു. മി ചന്ദ്രന്‍ അല്ലേ? അതേ. മൂപ്പിലാന്‍ പൂനയ്ക്കു പോയി. ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി-ചന്ദ്രന്‍ തുടര്‍ന്നു. അയാള്‍ സ്വതന്ത്രാ പാര്‍ട്ടിക്കാരനാണ്. എന്നേ അതില്‍ ചേര്‍ക്കാന്‍ അയാള്‍ വളരെ ശ്രമിച്ചു. രാജാജിയും മസാനിയും ഒക്കെ വരുന്ന മീറ്റിംഗുകള്‍ മുറയ്ക്കു നടക്കും. എന്നേകൊണ്ടുപോകാന്‍ വളരെ ശ്രമിച്ചു. എനിക്കീ രാഷ്ട്രീയത്തോടു വേറുപ്പാണ്. ഞാന്‍ പോയില്ല. റ്റാറ്റായില്‍ നല്ല ജോലി കിട്ടുമായിരുന്നല്ലോ. മസാനിയല്ലേ അതിന്റെ പ്രസിഡന്റ്. ഞാന്‍ ചോദിച്ചു. അയ്യോ, അവനോട് അതു പറയല്ലേ-മാധവന്‍ നായര്‍ പറഞ്ഞു. അപ്രായോഗിക ആദര്‍ശ്ശത്തിനു കൈയ്യും കാലും വച്ചതാണ് അവന്‍ . എന്താടാ എന്റെ ആദര്‍ശ്ശത്തിനു കുഴപ്പം? വല്ലവന്റേം പുറകേ പോയി കാലുപിടിച്ച് ഒരു പണിയും വേണ്ടാടാ‍. ചന്ദ്രന്‍ ചൂടായി. ഞാനൊന്നും പറഞ്ഞില്ലേ-മാധവന്‍ നായര്‍ പിന്‍ വാങ്ങി. വൈകിട്ടു വന്നാല്‍ ഒറ്റക്കെന്തു ചെയ്യും? ഞാന്‍ അന്വേഷിച്ചു. ചന്ദ്രന്‍ ഒരു നിമിഷം കണ്ണടച്ചു. എന്തോ ആസ്വദിക്കുന്നതു പോലെ മുഖഭാവം. അയാള്‍ ഒരു ദീഘനിശ്വാസത്തോടെ പറഞ്ഞു. ഞാന്‍ താമസികുന്നതിനു കിഴക്കുവശത്താണ് വഡാലാ റയില്‍ വേ സ്റ്റേഷനിലേക്കുള്ള റോഡ്. അതിനു വടക്കുവശത്ത് ഒരു വലിയ മൈതാനമുണ്ട്. അവിടെ ഇന്‍ഡ്യന്‍ ജിംഘാനാ, കൊസ്മോപൊളിറ്റന്‍ സ്പോര്‍ട് ക്ലബ്ബ് എന്നു രണ്ടു ക്ലബ്ബുകളുണ്ട്. ഒരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ ക്ലബ്ബ് കണ്ട് അവിടെ കയറി കോസ്മോപൊളിറ്റന്‍ ക്ലബ്ബിലാണ് കയറിയത്. അവിടെ വാതില്‍ക്കല്‍ ഒരു തുണിക്കസേരയില്‍ ഒരാള്‍ ഇരിപ്പുണ്ട്. സുസ്മേരവദനന്‍. ഒരു പ്രയാസവും കൂടാതെ സംസാരിക്കാ‍ന്‍ തോന്നും. എന്നേക്കണ്ട് ചിരപരിചിതനേപ്പോലെ മന്ദഹസിച്ചു. ഹലോ കമ്മോണ്‍, കമ്മോണ്‍, പ്ലീസ് സിറ്റ് ഡൌണ്‍. അയാള്‍ പറഞ്ഞു. ഞാന്‍ അടുത്തു കിടന്ന കസേരയില്‍ ഇരുന്നു. ചന്ദ്രന്‍ തുടര്‍ന്നു. ബാലകൃഷ്ണന്‍ എന്നാണ് അയാളുടെ പേര്‍. ക്ലബ്ബ് സെക്രട്ടറിയാണ്. കൊ-ഓപ്പറേറ്റീവ് ബാങ്കിലാണ് ജോലി. പാലക്കാടന്‍ പട്ടരാണ്. കുറേശ്ശെ മലയാളവും അറിയാം. ബോംബയില്‍ സ്ഥിര താമസമാണ്. അങ്ങ്നെ ഇരിക്കുമ്പോള്‍ ഓരോരുത്തര്‍ വന്നു തുടങ്ങി. അവിടുത്തേ പ്രധാന വിനോദം ടേബിള്‍ ടെന്നീസാണ്. ചെസ്സ്, കാരംസ്,മുതലായ കളികളുണ്ടെങ്കിലും ടേബിള്‍ ടെന്നീസ് കളികാനാണ് മിക്കവരും വരുന്നത്. പെണ്‍കുട്ടികളാണ് അധികവും. വന്നവരേയൊക്കെ ഒന്നുരണ്ടു വാക്കുകള്‍കൊണ്ട് ബാലകൃഷ്ണന്‍ എന്നേ പരിചയപ്പെടുത്തി. അതില്‍ ഒരു പതിമൂന്നുകാരി എന്നേ വളരെ ആകര്‍ഷിച്ചു. ഞാന്‍ ക്ലബ്ബില്‍ അംഗമാകാന്‍ തീരുമാനിച്ചു. ഞാനും മാധവന്‍ നായരും കണ്ണില്‍ കണ്ണില്‍ നോക്കി മന്ദഹസിച്ചു. നീ ബോംബയില്‍ വന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞില്ലേ. ഇതുവരെ പെണ്‍കുട്ടികളാരും കടന്നു വന്നില്ലല്ലോ. മാധവന്‍ നായര്‍ പറഞ്ഞു. ഉണ്ടെങ്കില്‍ ഞാന്‍ നിനോടു പറയുമായിരുന്നില്ലേ. ചന്ദ്രന്‍ ചോദിച്ചു. നീ അറിയാത്ത ഒരു കാര്യവും എനിക്കില്ലെന്ന് നിനക്കറിയാം. നമ്മള്‍ ദിവസവും ആയിരക്കണക്കിനാള്‍ക്കാരേ കാണും. ചിലരേ കാണുമ്പോള്‍ നമുക്കൊരാത്മബന്ധം തോന്നും. വളരെ പരിചയമുള്ളവരാണെന്ന്. ഉദാഹരണത്തിന്‍ നീയും ഞാനും. ഒന്നും സംസാരിക്കണ്ടാ. സംസരമൊക്കെ കണ്ണുകള്‍ നടത്തിക്കൊള്ളും. അവര്‍ക്കും അതുതന്നെയാണ് തോന്നുക. ഇതു തന്നെയാണ് എനിക്ക് ആ പതിമൂന്നുകാരിയോടും തോന്നുയത്. ഞങ്ങള്‍ ഒന്നു നോക്കി. കന്നുകള്‍ ഉടക്കി. പിടിച്ചിട്ടു വരുന്നില്ല. അവള്‍ പുഞ്ചിരിച്ചു. ഞാനും. അതങ്ങനെ മനസ്സില്‍ കിടക്കുന്നു. ഒരു മധുരസ്മരണയായി. ചന്ദ്രന് ദീര്‍ഘനിശ്വാസം. അടുത്തദിവസം ഞാന്‍ നേരത്തേ ക്ലബില്‍ എത്തി. ബാലനുണ്ട്--സെക്രട്ടറിയേ അങ്ങിനെയാണ് വിളിക്കുന്നത്. അപ്പോള്‍ ഷൈല--അവളുടെ പേര്-വന്നു. വെളുത്തു ചുമന്ന് അതിമനോഹരിയായ ഒരു കൊച്ചുപെണ്ണ്. ഓമനത്വം തുളുമ്പുന്ന മുഖം. കാര്‍വാറാണ് സ്വദേശം. ഗൌഡ സാരസ്വത വര്‍ഗ്ഗം. ജരാസന്ധനേതോല്പിക്കാന്‍ ശ്രീകൃഷ്ണനേ സഹായിച്ചില്ലേ ഗരുഡവര്‍ഗ്ഗം. അതുതന്നെ. ബോംബയില്‍ സ്ഥിരതാമസം. എട്ടാംതരത്തില്‍ പഠിക്കുന്നു. You play table tennis--അവള്‍ എന്നോടു ചോദിച്ചു. He is representing State Bank of India in BombayLeague Tournament of Table tennis. ബാലനാണ് ഉത്തരം പറഞ്ഞത്. Then come on. Give me some practice. അവള്‍ പറഞ്ഞു. ഞാന്‍ ബാലനേ നോക്കി. പെണ്‍കുട്ടികളുമായി ഇടപെടാമോ? എന്റെ ഗ്രാമീണ മനസ്സില്‍ സംശയം. ബാലന്‍ കണ്ണൂകൊണ്ട് അനുവാദം തന്നു. ചന്ദ്രന്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ കൂട്ടുകാരായി--ദീര്‍ഘനിശ്വാസം. നിങ്ങള്‍ തമ്മില്‍ എന്തെല്ലാം സംസാരിച്ചു. മാധവന്‍ നായര്‍ക്ക് ആകാംക്ഷ. എനിക്കു ചിലരോട് ഒന്നും പറയാന്‍ പറ്റില്ല. When heart is full words are few-എന്നു കേട്ടിട്ടില്ലേ. ഇടയ്ക്കിടയ്ക്ക് പുഞ്ചിരി മാത്രം. കളിയുടെ കാര്യം മാത്രം സംസാരം. ഇവന്റെ പഴയ സ്വഭാവം. ഞാന്‍ പറഞ്ഞില്ലേ സ്കൂളിലേ കാര്യം. മാധവന്‍ നായര്‍ പറഞ്ഞു. ചന്ദ്രന്‍ മാധവന്‍ നായരേ രൂക്ഷമായി നോക്കി. ഞാനൊന്നും പറഞ്ഞില്ല. മാധവന്‍ നായര്‍ ധൃതിയില്‍ പറഞ്ഞു. എല്ലാം നീ തന്നെ പറഞ്ഞാല്‍ മതി. പക്ഷേ ക്രമേണ അവള്‍ എന്റെ കാര്യമെല്ലാം ചോദിച്ചറിഞ്ഞു. എനിക്കാണെങ്കില്‍ ഒന്നും ചോദിക്കാന്‍ വയ്യാ. ഞാന്‍ ബാലനോടു ചോദിച്ചാണ് അവളുടെ കാര്യമെല്ലാം അറിഞ്ഞത്. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി. @ @ @ @ @ @ @ @ പിന്നീട് ഞങ്ങള്‍ ചന്ദ്രനേ കാണുന്നത് ഒരു കൊല്ലം കഴിഞ്ഞാണ്. ഇതിനിടെ അയാള്‍ രണ്ടു തവണ നാട്ടില്‍ പോയെന്നറിഞ്ഞു. ചന്ദ്രനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാദവന്‍ നായരില്‍ നിന്നും ഇതിനകം ഞാന്‍ മനസ്സിലാക്കി. ഈയാളെങ്ങിനെയാണ് ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകുന്നത്. ബാങ്കില്‍ നിന്നും ഇങ്ങനേ അവധി കിട്ടുമോ? ഞാന്‍ ചോദിച്ചു. അതൊക്കെ ഇനി അവന്‍ വരുമ്പോള്‍ മറക്കാതെ ചോദിക്കണം. അവന്‍ ഒരു വിചിത്ര സ്വഭാവകാരനാണെന്നു മനസ്സിലായിക്കാണുമല്ലോ. എന്റെ ട്യൂട്ടോരിയലില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍-കേള്‍ക്കണോ-ചിലകാര്യങ്ങള്‍ പറയാം. മാധവന്‍ നായര്‍ പറഞ്ഞു. ഏതു വിഷയവും അവന്‍ പഠിപ്പിക്കും. മുന്‍ കൂട്ടി തയ്യാറെടുപ്പുകളൊന്നും വേണ്ടാ. ഇന്റര്‍മീഡിയറ്റിന് ഫസ്റ്റ് ഗ്രൂപ്പും, പിന്നെ ബി.കോമും. മിക്ക വിഷയങ്ങളും അതില്‍ ഉള്‍പ്പെടുമല്ലോ. ഏതു സാറു വന്നില്ലെങ്കിലും എനിക്കു പേടി ഇല്ല. ആ ക്ലാസെടുക്കാന്‍ അവന്‍ റഡി. ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന ഗണകന്‍സാറു വന്നില്ല. ചന്ദ്രന്‍ സാറെടുത്താല്‍ മതി. പിള്ളാരു നിര്‍ബ്ബന്ധിച്ചു. അവനു പാരവയ്കാനാണ്. ഇങ്ങനെ എല്ലാകാര്യവും അറിയാമെന്നുഭാവിക്കുന്ന അവനോട് ചിലര്‍ക്ക് ഒരുതരം നിര്‍ദ്ദോഷമായ അസൂയ തോന്നുമല്ലോ. അതാണ്. ഈയാളേ ഒന്നിരുത്തണമെന്ന് മനസ്സിലൊരു പൂതി. സാറേ ഇന്ന് മയൂരസന്ദേശം എടുത്താല്‍ മതി. അതാണ് പ്രയാസം. ഒരു കുട്ടി പറഞ്ഞു. അവന്‍ മലയാളം മെയിന്‍ എടുത്തു പഠിക്കുനവനാണ്. അല്ലേ, തന്റെ ട്യൂട്ടോറിയലില്‍ എസ്സ്.എസ്സ്.എല്‍.സി വരെയേ ഉള്ളൂ എന്നു പറഞ്ഞിട്ട് ഈ മലയാളം മെയിന്‍ ? ഞാന്‍ ചോദിച്ചു. ഓ. വിദ്യാഭ്യാസ പരിഷ്കാരത്തിനിടയ്ക്ക് ഒരു മൂന്നു കൊല്ലം എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ ഗ്രൂപ്പ് സമ്പ്രദായം കൊണ്ടുവന്നത് നിങ്ങള്‍ക്കറിയില്ലേ? ഐച്ഛിക വിഷയങ്ങളെടുത്ത് പഠിക്കാം. മൂന്നു കൊല്ലം കഴിഞ്ഞ് അതുപേക്ഷിക്കുകയും ചെയ്തു. തുഗ്ലക്ക് രീതി. അതിലൊരു ബാച്ചാണ് അന്നത്തേ ക്ലാസ്സില്‍. മാധവന്‍ നായര്‍ പറഞ്ഞു. ചന്ദ്രന്‍ കുട്ടികളുടെ കൈയ്യില്‍നിന്ന് ഒരു പുസ്തകം വാങ്ങി. മയൂരസന്ദേശം പാഠം എടുത്തു. സന്ദേശ കാവ്യങ്ങളേയും, കാളിദാസന്റെ മേഘസന്ദേശത്തേയും, അതുപോലെ സന്ദേശകാവ്യമെഴുതി കേരള കാളിദാസനെന്നു പേരു സമ്പാദിച്ച കേരളവര്‍മ്മയേക്കുറിച്ചും, അദ്ദേഹത്തേ ആയില്യം തിരുനാള്‍ മഹാരാജാവ് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തില്‍ ബന്ധനത്തില്‍ പാര്‍പ്പിച്ചതിനേയും, ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേ മയിലിനേ കണ്ട് തിരുവനന്തപുരത്തുള്ള ഭാര്യയ്ക്ക് മയിലിലൂടെ സന്ദേശം അയയ്ക്കുന്ന രീതിയില്‍ സന്ദേശകാവ്യം എഴുതിയതിനേയും കുറിച്ചോക്കെ വളരെ വാചാലമായി വിശദീകരിച്ചു. ഭൂരിഭാഗം കുട്ടികള്‍ക്കും, ഇവനേതാണ്ടൊക്കെ അറിയാമെന്നലുണ്ടായി. അതാണല്ലോ പഠിപ്പിക്കുന്നയാളുടെ വിജയത്തിന്റെ ആദ്യപടി. പക്ഷേ ഈ മലയാളം കാരന്‍ - അതും ഒരു ഗണകനാണ്- അവ്ന് മലയാളം പഠിപ്പിക്കുന്നതിനേക്കുറിച്ച് നല്ല വിവരമുണ്ട്. അവന്‍ ചന്ദ്രനേ കുടുക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ചന്ദ്രന്‍ മേടിച്ച പുസ്തകം തുറന്നു നോക്കി. ഭാഗ്യം! അതില്‍ അലങ്കാരങ്ങളെല്ലാം പദ്യത്തിന്റെ ഓരോ വരിയുടേയും മുകളില്‍ പേനകൊണ്ട് എഴുതിയിട്ടുണ്ട്. വല്യ മുന്‍ഷിസാര്‍-അദ്ദേഹത്തേക്കുറിച്ച് പിന്നെ പറയാം-പഠിപ്പിച്ചതാണ്. തെറ്റു വരുത്തില്ല. പഠിപ്പിക്കല്‍ ആരംഭിച്ചു. അങ്ങിനെയിരിക്കുമ്പോള്‍ ഒരുവരി--“പന്നകത്തേക്കുറിച്ചാലാപം കേട്ടതുമപകടം തന്നെയാം പന്നഗാരേ” എന്നാണ്. തിരുവനന്തപുരത്തേക്ക് തോട്ടില്‍ കൂടി പോകുന്ന വള്ളത്തില്‍ കയറി വേണം പോകാന്‍ എന്നു പറഞ്ഞ ശേഷം വള്ളക്കാര്‍ പന്നകം-പന്നകം എന്നു വിളിച്ചു പറയുന്നത് പന്നഗമാണെന്നു തെറ്റിദ്ധരിച്ച് അതിനേ പിടിക്കാന്‍ ചാടിവീഴരുത്, വെള്ളമടിച്ചിരിക്കുന്ന വള്ളക്കാര്‍ നിന്നേ കശാപ്പുചെയ്യും എന്നാണ് വിവക്ഷ. മയിലിനെ ഭക്ഷണമാണല്ലോ പന്നഗം-പാമ്പ്. അത് ആരീതിയില്‍ പറയാന്‍ ചന്ദ്രനറിഞ്ഞുകൂടാ. കാവ്യങ്ങള്‍ പഠിപ്പിക്കുന്നതേ-ഈ നാലും മൂന്നും ഏഴെന്നു പറയുന്നതു പോലെ എളുപ്പമല്ല! ബാക്കി അവന്റെ ഭാഷയില്‍ തന്നെ പറയാം- മാധവന്‍ നായര്‍ പറഞ്ഞു. ഏടാ ഈ കൊച്ചു ഗണകനുണ്ടല്ലോ- അവന്‍ ഭയങ്കര സാധനമാ. പന്നകം വള്ളത്തിന്റെ വളപുരയാണെന്നും പന്നഗം പാമ്പാണെനും പറഞ്ഞിട്ട് അവന്‍ വിടുന്നില്ല. എന്തിനാ സാറേ അത് ഈ പദ്യത്തില്‍ പറയുന്നതെന്നു ചോദിച്ച് അവന്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. എനിക്കാണെങ്കില്‍ അതിന്റെ വിവക്ഷ പറയാനൊട്ടറിയാനും വയ്യ. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ ഭാഗ്യത്തിന് അവന്റടുത്തിരുന്ന പ്രകാശന്‍ ‍, അതൊക്കെ സാറു പറഞ്ഞു, നീ കിടന്നലയ്കതെ എന്നു ഗണകനോട് പറഞ്ഞു--ക്ലാ‍സില്‍ വിവരമില്ലാത്തവര്‍ ഉണ്ടാകുന്നതും നല്ലതാണെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ ഗണകന്‍ പ്രകാശന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു. “ എടാ വള്ളക്കാര്‍ പന്നകം എന്നു വിളിച്ചു പറയുന്നതുകേട്ട് പന്നഗമാണെന്നു തെറ്റിദ്ധരിക്കരുത്“ എന്നാണതിന്റെ അര്‍ത്ഥം. ആകെ കുഴങ്ങി വിയര്‍ത്തുകുളിച്ചു നിന്നഞാന്‍ അതുകേട്ടു. പക്ഷേ കേട്ടെന്നു ഭാവിക്കാതെ- ഗണകന്‍ ,എന്താണ് ക്ലാസില്‍ സംസാരിക്കുന്നത്-എഴുനേറ്റു നില്‍ക്കൂ-എന്നു പറഞ്ഞു. ഗണകന്‍ എഴുനേറ്റു എന്താണ് തന്റെ സംശയം--ഞാന്‍ ചോദിച്ചു. സാറേ ആ പദ്യത്തിന്റെ വരിയില്‍ പന്നകമെന്നും, പന്നഗം എന്നും പ്രയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണം സാറു പറഞ്ഞില്ല. സാറ് പന്നകം വളപുരയാണെന്നും പന്നഗം പാമ്പാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഗണകന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു. എടോ താന്‍ മലയാളം മെയിന്‍ എടുത്തയാളല്ലേ? കുറച്ചു വിവരം കാണുമെന്നു വിചാരിച്ചു. എന്നാല്‍ കേട്ടോ--വള്ളക്കാര്‍ അരിവയ്കാനും മറ്റും വളപുര മാറ്റിവയ്ക്കും. അപ്പോള്‍ അവര്‍ പന്നകം മാറ്റെടാ-എന്നൊക്കെ പറയുന്നതു കേട്ട് പാമ്പു വന്നെന്നു വിചാ‍രിച്ച് ചാടിവീഴരുത് എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് ഒരു നാണവും കൂടാതെ പറഞ്ഞു. അവനു സംശയം അവന്‍ പറഞ്ഞത് ഞാന്‍ കേട്ടോ എന്ന്. അതു സാറു മുമ്പേ പറഞ്ഞില്ല്. ഗണകന്‍ വിടാന്‍ ഭാവമില്ല. അവടിരിക്കടാ-മറ്റു കുട്ടികള്‍ എന്റെ സഹായത്തിനെത്തി. അതു തന്നാ സാറു പറഞ്ഞത്. ഹോ രക്ഷപെട്ടു. ഞാന്‍ വിചാരിച്ചു. പക്ഷേ ഗണകന്‍ വിടുന്ന മട്ടില്ല. അവിടുത്തേ അലങ്കാരം എന്താണു സാറേ-അവന്‍ ചോദിച്ചു. ഞാന്‍ പുസ്തകത്തില്‍ നോക്കി. അതില്‍ കാവ്യലിംഗം എന്നെഴുതിയിരിക്കുന്നു.--ഞാന്‍ പറഞ്ഞു കാവ്യലിംഗം. ഉടനേ ഗണകന്‍ -അല്ല അതു ശ്ലേഷമാണ്. വല്യ മുന്‍ഷിസ്സാര്‍ പഠിപ്പിച്ചതായതുകൊണ്ട് അതു കാവ്യലിംഗമാണെന്നതില്‍ എനിക്കു സംശയമില്ല. പക്ഷേ അതുസ്ഥാപിക്കാന്‍ ‍, കാവ്യലിംഗത്തിന്റേയോ, ശ്ലേഷത്തിന്റെയോ ലക്ഷണം എനിക്കറിഞ്ഞുകൂടാ. അതിനും ഗണകനേ പിടിക്കാം ഞാന്‍ ഗൌരവത്തില്‍ ചോദിച്ചു. എന്താടോ കാവ്യലിംഗത്തിന്റെ ലക്ഷണം? ഗണകന്‍ ചാടി എഴുനേറ്റു. ഭാഗ്യം അവനറിയാം. തന്നെയുമല്ല, അവനറിയാമെന്ന് മറ്റുള്ളവര്‍ അറിയുകയും വേണമല്ലോ. “ഹേതു വാക്യപദാര്‍ത്ഥങ്ങളാകുകില്‍ കാവ്യലിംഗമാം” അവന്‍ പറഞ്ഞു. ഞാനത് പെട്ടെന്ന് ബോര്‍ഡിലെഴുതി. എന്നിട്ട് ശ്ലേഷത്തിന്റേയോ എന്നു ഗൌരവം വിടാതെ ചോദിച്ചു. “രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകുമ്പോലെ ഭാഷയില്‍, ഒരു വാക്കിന്നു രണ്ടര്‍ത്ഥം വന്നാല്‍ ശ്ലേഷമാമത്.“ അതും ഞാന്‍ ബോര്‍ഡിലെഴുതി. പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വിശദീകരിച്ചു. ഹേതു-കാരണം, വാക്യ പദാര്‍ത്ഥം-വാക്യത്തിലേ പദത്തിന്റെ അര്‍ത്ഥം-ഇവിടെ പന്നകത്തിന്റെ അര്‍ത്ഥം പാമ്പാണെന്നു ധരിച്ചത്-അതാണ് അപകടകരണം--ഹോ എന്തൊരു രക്ഷപെടല്‍--ഗുരുക്കന്മാരുടെ അനുഗ്രഹം. ഗണകന് അവനേ പറ്റിച്ചെന്നു സംശയം. പക്ഷേ മറ്റുകുട്ടികള്‍ അതംഗീകരിച്ചില്ല. അവന്‍ പിന്നീട് ചന്ദ്രനോടു പറഞ്ഞു--സാറ് എന്നേക്കൊണ്ടുതന്നെ അതിന്റെ അര്‍ത്ഥം പറയിപ്പിച്ചു. ശരിയാ മോനേ ഇനി മേലാല്‍ ഞാന്‍ കാവ്യം പ്ഠിപ്പിക്കാന്‍ വരത്തില്ല. പോരേ? ചന്ദ്രന്‍ കുമ്പസാരിച്ചു. ഇതൊരു കാര്യം. സന്ദര്‍ഭത്തിനനുസരിച്ച് അക്ഷോഭ്യനായി പെരുമാറാനുള്ള അവന്റെ കഴിവിന് വേറൊരുദാഹരണം പറയാം. മാധവന്‍ നായര്‍ പറഞ്ഞു. പത്തു കോളേജിലേ പതുപ്പത്തു വിദ്യാര്‍ത്ഥികളടങ്ങുന്ന, നൂറുപേരുടെഒരു ക്യാമ്പ്--ഭാരത് സേവക് സമാജത്തിന്റെ (ബി.എസ്.എസ്.) യാണ് -ഞങ്ങളുടെ അടുത്ത സ്കൂളില്‍ നടന്നു. ചന്ദ്രനുമുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍-നാട്ടിലേ ആവശ്യമനുസരിച്ച് ചെയ്യുകയാണ് പരിപാടി. ഓ.ഡി (ഓഫീസര്‍ ഓഫ് തെ ഡേ) ഏ.ഓ.ഡി ( അസിസ്റ്റന്റ് ഓഫീസര്‍ ഒഫ് ദി ഡേ) എന്ന് രണ്ടു പേരേ ഓരോ ദിവസവും തെരഞ്ഞെടുത്ത് അവരുടെ നിയന്ത്രണത്തിലാണ് ആ ദിവസത്തേ പരിപാടി നടപ്പാക്കുന്നത്. ചന്ദ്രനേ ഏ.ഓ.ഡി ആക്കിയ ദിവസത്തേ കാര്യമാണ്. ഒരു കാര്യത്തിലും വിട്ടു വീഴ്ചയില്ലാത്ത മുരടന്‍ സ്വഭാവമാണല്ലോ അവന്. അന്ന് സ്ഥലത്തേ കുറേ ആള്‍ക്കാര്‍ക്ക് സ്കൂളില്‍ നടക്കുന്നതെന്താണെന്നറിയണം. റൌഡികളാണ്. പ്രത്യേക സമയങ്ങളിലല്ലാതെ ആരേയും ക്യാമ്പു നടക്കുന്നിടത്തു പ്രവേശിപ്പിക്കരുതെന്നാണ് നിയമം. റൌഡികള്‍ക്കുണ്ടോ നിയമം! അവര്‍ ബലമായി സ്കൂളില്‍ കടക്കാന്‍ ശ്രമിച്ചു. ചന്ദ്രന്റെ നേതൃത്വത്തില്‍ അവരേ തടഞ്ഞു. കോളേജു പിള്ളാരല്ലേ. വഴക്കുണ്ടാക്കാന്‍ അവര്‍ക്കുള്ള താല്പര്യം പ്രസിദ്ധമാണല്ലോ. എണ്ണക്കൂടുതളും പിള്ളരുടെ ആവേശവും കണ്ട് “കാണിച്ചുതരാമെടാ” എന്നു പറഞ്ഞ് അവര്‍ പിന്‍ വാങ്ങി. അന്നു വൈകിട്ട്, നല്ലവണ്ണം പൂസായി--സ്ഥലത്തേ ഒരു വലിയ കുടുംബത്തിലേ സന്തതിയാണ് നേതാവ്--സ്കൂള്‍ ഗേറ്റില്‍ വന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. മാധവന്‍ നായര്‍ തുടര്‍ന്നു. എന്റെ ട്യൂട്ടോരിയലിന്റെ തൊട്ടടുത്താണ് സ്കൂള്‍. അവിടെ ബഹളവും ചീത്തവിളിയും കേട്ട് ഞങ്ങള്‍ അങ്ങോട്ടു ചെന്നു. ഇറങ്ങി വാടാ--പുറത്തോട്ടിറങ്ങടാ ചുണയുണ്ടെങ്കില്‍, ഇത് ഞങ്ങള്‍ കല്ലുചുമന്നുണ്ടാക്കിയ സ്കൂളാടാ-എന്നു തുടങ്ങി അതിമനോഹരമ്മയ തെറികള്‍-തന്തയ്ക്കും തരവഴിക്കും-അങ്ങനെ ധാരധാരയായി ഒഴുകുകയാണ്. അവരുടെ ശരാശരി പ്രായം ഇരുപതാണ്--സ്കൂള്‍ തുടങ്ങിയിട്ട് അന്ന് അമ്പതു വര്‍ഷം കഴിഞ്ഞു. എങ്ങനാണോ കല്ലു ചുമന്നത്. ചീത്തവിളി മുഴുവന്‍ ചന്ദ്രനാണ്-അവനാണല്ലോ നാട്ടുകാരന്‍ . അവന്റെ കൂട്ടുകാര്‍ രോഷം കൊള്ളുകയാണ്. പക്ഷേ ചന്ദ്രന്‍ മാത്രം കൈയ്യുംകെട്ടി പുഞ്ചിരിതൂകിക്കൊണ്ട് രസിച്ചു നില്‍ക്കുന്നു. ഇതു കണ്ട് നേതാവിന് ദേഷ്യം കൂടി. പക്ഷേ പറച്ചിലിനൊരവസാനമുണ്ടല്ലോ. ഒന്നു ശമിച്ചപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. “അയ്യൊ ചേട്ടാ, ഇതു ചേട്ടന്റെ വീടല്ല. കള്ളുകുടിച്ച് വീടാണെന്നു കരുതി അച്ഛനോടും അമ്മയോടും പറയുന്നത് ഇവിടെനിന്നു പറയല്ലേ. ഇതു കോളേജ്പിള്ളാരാ”- എന്നിട്ട് അയാളുടെ കൂട്ടുകാരോട് “ഈയാളേ പിടിച്ചു കൊണ്ടുപോയി വീട്ടിലാക്ക്. ആ പാവം അച്ഛനമ്മമാര്‍ ഇപ്പോള്‍ തെറി കേള്‍ക്കാതെ വിഷമിച്ചിരിക്കുകയായിരിക്കും”. ഒരു വലിയ കൂവല്‍-അകത്തുനിന്നും, പുറത്തുനിന്നും. ചമ്മി അടപ്പുതെറിച്ച് റൌഡിസംഘം സ്ഥലംവിട്ടു. ഒരടികണ്ടു രസിക്കാമെന്നു വിചാരിച്ചു വന്നവര്‍ നിരാശരായി. ഞങ്ങള്‍ക്ക് ആശ്വാസം. മാധന്‍ നായര്‍ പറഞ്ഞു എങ്ങനാടാ ഇങ്ങനെ ചീത്തവിളി കേട്ടുകൊണ്ട് അനങ്ങാതെ നില്‍ക്കുന്നത്? ഞാനൊരു ദിവസം അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു-എടാകുഞ്ഞേ ഞാനാരാണെന്ന് എനിക്കറിയാം. ചീത്തവിളിക്കുന്നതാരാണെന്നും എനിക്കറിയാം. ഇതു രണ്ടും അവര്‍ക്കറിയില്ല. ഇനി അവരുടെ ആയുസ്സില്‍ എന്നേ തെറിവിളിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇല്ലെന്നു ഞാന്‍ പറഞ്ഞില്ല. പക്ഷേ ഒരു ദിവസം ഈ പാര്‍ട്ടികളിലൊരാള്‍ -ദേ-ലവന്‍ വരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് ഞാന്‍ കണ്ടു. മാധവന്‍ നായര്‍ പറഞ്ഞു നിര്‍ത്തി. സദാശിവന്‍ ചാടി വീണു. ഇതു കേട്ടപ്പോള്‍ എനിക്കൊരു കാര്യം ഓര്‍മ്മ വന്നു. ഞങ്ങള്‍ മാഹിമില്‍ താമസിച്ചിരുന്നപ്പോള്‍ ദിവസവും കൂടുമായിരുന്നെന്നു പറഞ്ഞല്ലോ. ചെങ്ങനൂര്‍ കാരന്‍ ഒരു അച്യുതന്‍ നായരും, അടൂര്‍ഭാസിയുടെ ഒരനിയനും ആകൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ മൂന്നു പേരും കൂടി കൂടിയാല്‍ ബഹു രസമാണ്. ചിരിയും-ചിന്തയും, സഞ്ജയനും, മാര്‍ത്താണ്ഡവര്‍മ്മയും,ധര്‍മ്മരാജയും, രാമരാജാ ബഹദൂറും, ഇന്ദുലേഖയും ഒക്കെ അതില്‍ വരും. ഞങ്ങളാണെങ്കില്‍ ഇതൊക്കെ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. എന്തു രസമാണെന്നോ! അതിനിടയ്ക് ഒരു രാമകൃഷ്ണന്‍ നായര്‍ അവിടെ വന്നു. അച്യുതന്‍ നായരുടെ ചേട്ടനാണ്.അന്നത്തേകൂടലില്‍ അയാളും കൂടി. ആരെന്തു പറഞ്ഞാലും ഉടന്‍ കേറി ഉടക്കും. സര്‍വജ്ഞനേ പോലെ. കുറേ ഇംഗ്ലീഷ്കാരുടെ പേരും പറയും. അയാള്‍ അങ്ങിനെ ഇന്നെടത്ത് പറഞ്ഞിട്ടുണ്ട്--മറ്റേയാള്‍ ഇങ്ങനേ മറ്റേടത്ത് പറഞ്ഞിട്ടുണ്ട്-എന്നും പറഞ്ഞ് എല്ലാരേയും കളിയാക്കലാണ് അയാളുടെ ഹോബി. പരമരസമായി നടന്നുകൊണ്ടിരുന്ന ഞാങ്ങളുടെ കൂടല്‍ ആകെ കുളമായി. അയാള്‍ അടുത്തദിവസം പോയി. അപ്പോഴാണ് അച്യുതന്‍ നായര്‍ പറയുന്നത് --ഞാനെന്റെ അഡ്രസ്സ് അങ്ങേര്‍ക്ക് കൊടുത്തില്ല. എവിടുന്ന് തേടിപ്പിടിച്ചെന്ന് എനിക്കറിഞ്ഞുകൂടാ. ഇനി എല്ലാ അവധിദിവസവും വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. ഞാന്‍ ഇവിടുന്നു താമസം മാറുകയാണ്. നിങ്ങള്‍ക്കെങ്കിലും സ്വൈരം കിട്ടട്ടെ. ഒരിടത്തും മനസ്സമാധാനത്തോടെ താമസിക്കാന്‍ സമ്മതിക്കത്തില്ല. ഈനലെ നിങ്ങളുന്റായിരുന്നതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഈ പ്രസംഗമെല്ലാം ഞാന്‍ തന്നെ സഹിക്കണം. അപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു. കൊള്ളാം തന്റെ ചേട്ടനായതുകൊണ്ടാണ് അങ്ങേരുടെ വിവരക്കേടെല്ലാം ഞങ്ങള്‍ സഹിച്ചത്. താനെങ്ങും പോകണ്ടാ. അയാള്‍ വരട്ടെ. അങ്ങിനെ ഇരുന്നപ്പോഴാണ് പ്രധാന മന്ത്രി നെഹ്രു മരിച്ചതിന്റെ അവധി വന്നത്. ദേ ചേട്ടന്‍ വരുന്നു. അച്യുതന്‍ നായര്‍ പരിഭ്രമത്തോടെ പറഞ്ഞു. വരട്ടെടൊ താന്‍ കിടന്നു പെടെയ്ക്കാതെ- ചന്ദ്രന്‍ ആശ്വസിപ്പിച്ചു. അന്ന് അവധിയായതുകൊണ്ട് ഫുള്‍ കോറം ഉണ്ട്. അപ്പോല്‍ ആര്‍.കെ. കരഞ്ജിയായുടെ ബ്ലിറ്റ്സ് മാഗസിനുമായി അടൂര്‍ ഭാസിയുടെ അനുജന്‍ എത്തി. അതില്‍ ഒരു ഫോട്ടൊ-മരിച്ചുകിടക്കുന്ന നെഹ്രുവിന്റെ അടുത്ത് മൊറാര്‍ജി ദേശായിനില്‍ക്കുന്നു. ഒരു പുഞ്ചിരിയോടെ--അടിക്കുറിപ്പ് “ യു സ്മൈലിങ് വില്ലന്‍ ” ഇതു കണ്ടതും രാമകൃഷ്ണപിള്ള--ഇയ്യാഗോയേപറ്റി ഒതല്ലോയില്‍--ഷേക്സ്പീയറുടെയേ എന്ന് തന്റെ വിജ്ഞാനം പുറത്ത് ചാടിച്ചു. അപ്പോള്‍ ചന്ദ്രന്‍ ‍--ഷേക്സ്പീയറുടെ തന്നെ- പക്ഷേ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്- എന്നു പറഞ്ഞു. ഹേയ്-അല്ല. ഒതല്ലോയില്‍തന്നെ എനിക്കുറപ്പാണ്--രാമകൃഷ്ണപിള്ള. ആയിരിക്കാം. ചന്ദ്രന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ആകെ ഷേക്സ്പീയറുടെ ഒരു പുസ്തകമേ പഠിച്ചിട്ടുള്ളൂ. ബി.കോമിന്. അത് മര്‍ച്ചന്റ് ഓഫ് വെനീസാണ്. അതില്‍ ഷൈലാക്കിനേകുറിച്ചാണ് ഈ വാചകം ഞാന്‍ പഠിച്ചത്. പോട്ടെ. രാമകൃഷ്ണപിള്ള വിഷമിച്ചു. കുറേ നേരം ആലോചനാമഗ്നനായിരുന്നു. എന്നിട്ട് പറഞ്ഞു. ശരിയാ മര്‍ച്ചന്റ് ഓഫ് വെനീസിലാണ്. ഞാനിപ്പഴാ ആ സന്ദര്‍ഭം ഓര്‍ത്തത്. ഓര്‍ത്തത് നന്നായി അല്ലെങ്കില്‍ ഞാന്‍ പഠിച്ചത് തെറ്റിപ്പോയോ എന്നു ഞാന്‍ വിചാരിച്ചേനേ. ചന്ദ്രന്‍ ഒരു സാധുവിനേ പോലെ പറഞ്ഞു. ഇല്ല. രാമകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോള്‍ എനിക്ക് ശരിക്കും ഓര്‍മ്മ വന്നു. ആ ഒരു പൌണ്ട് ഫ്ലഷ് മുറിക്കാമെന്നോര്‍ത്ത് അയാളുടെ ചിരി. ഉറപ്പാണേ? ചന്ദ്രന്‍ വീണ്ടും ചോദിച്ചു.--ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. വെരി കറക്റ്റ്-രാമകൃഷ്ണപിള്ള തറപ്പിച്ചു പറഞ്ഞു. അപ്പോള്‍ ഒരു പരിഹാ‍സച്ചിരിയോടെ ചന്ദ്രന്‍ പറഞ്ഞു. ഇതേ ഡസ്ഡമോണയുടെ ശവത്തിനരികില്‍ നിന്ന ഇയ്യാഗോയേക്കുറിച്ചു തന്നെയാണ്. നിങ്ങള്‍ ഇതു വല്ലോം വായിച്ചിട്ടുണ്ടൊ എന്നറിയാന്‍ ഞാന്‍ വെറുതേ പറഞ്ഞതാണ്. രാമകൃഷ്ണപിള്ളയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. ഞങ്ങള്‍ മുഖം പൊത്തി ചിരിച്ചു. അപ്പോള്‍ അടൂര്‍ ഭാസിയുടെ അനിയന്‍ --ഇതിലേതാടോ ശരിക്കും ശരി. ആ-ആര്‍ക്കറിയാം. ചുമ്മാ ആര്‍ക്കും വച്ചു കാച്ചരുതോ, ബാക്കി എല്ലാരും മണ്ടന്മാരാണെന്നു വിചാരിച്ച്--അത് ഹക്സിലിയുടെയാ, ഇത് റസ്സലിന്റെയാ എന്നൊക്കെ. താന്‍ സര്‍വ്വജ്ഞപീഠം കേറിയവനാണെന്ന് എല്ലാരും വിചാരിച്ചുകൊള്ളുമല്ലോ. ഓരോ പറ്റിക്കല്‍ പ്രസ്ഥാനം. ഞങ്ങളുടെ കൂടലില്‍ ശ്മശാന മൂകത--ഒരു നിമിഷം. പിന്നെ ഒരു പൊട്ടിച്ചിരി. രാമകൃഷ്ണപിള്ളയുടെ ബാധ ഒഴിഞ്ഞു. താനിതെങ്ങനെ ഒപ്പിച്ചെടോ? അച്യുതന്‍ നായര്‍ ചോദിച്ചു. ഇത്ര പെട്ടെന്ന് നടക്കുമേന്ന് ഞാന്‍ വിചാരിച്ചില്ല. പക്ഷേ ഇതെല്ലാം തമ്പുരാന്റെ കൈയ്യിലല്ലേ. അദ്ദേഹത്തിന് നമ്മാളോട് കരുണ തോന്നിക്കാണും. ചന്ദ്രന്‍ പറഞ്ഞു. സദാശിവന്‍ കഥ അവസാനിപ്പിച്ചു. Continue Reading ചന്ദ്രായനം-അദ്ധ്യായം മൂന്ന് Posted by NRP | | 9:23 PM 0 എടാ, നിന്റെ കഥ ഇങ്ങേര്‍ക്ക് പെരുത്ത് ഇഷ്ടമായെന്ന്--മാധവന്‍ നായര്‍ എന്നേ ചൂണ്ടി ചന്ദ്രനോടു പറഞ്ഞു. ഓഹോ. അതിനു ഞാനെന്തു വേണം-ചന്ദ്രന്‍ അവന്റെ തനി സ്വഭാവം പുറത്തെടുത്തു. എടാ നീ ബോംബയില്‍ വന്നതുമുതലുള്ള കാര്യം പറ. അങ്ങേരതു പുസ്തകമാക്കാന്‍ പോന്നെന്ന് . നീ ഹീറോ. വട്ടു ഹീറോ-ചന്ദ്രന്‍ തിരുത്തി. എന്നാല്‍ കേട്ടോ. ഞാന്‍ ആദ്യം താമസിച്ചത്--ബോംബയില്‍ വന്നതിനു ശേഷം-- മഹാലക്ഷ്മിയിലാണ് താമസിച്ചത്. ചര്‍ച്ച് ഗേറ്റില്‍നിന്നും അഞ്ചാമത്തേ സ്റ്റേഷനാണ് മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ക്ഷേത്രം അവിടെയുള്ളതുകൊണ്ടാണ് ആ പേരു കിട്ടിയത്. റയിവേ സ്റ്റേഷന്റെ തൊട്ടു പിന്നിലാണ് റേസ് കൊഴ്സ്. കുതിരപ്പന്തയം നടത്തുന്ന സ്ഥലം. അതിന്റെ അതിരിനിപ്പുറത്ത്, മി. സല്‍ദാനായുടെ ലോഡ്ജ്. ലോഡ്ജിന്റേയും റേസ്കൊഴ്സിന്റെയും അതിര്‍ത്തിഒന്നാണ്. കുതിരപ്പന്തയം ഫ്രീ ആയി കാണാം-ലോഡ്ജിലിരുന്നാല്‍. ലോഡ്ജിനു മൂന്നു മുറികള്‍. ഒരു മുറിയില്‍ നാലു കട്ടിലുകള്‍. ഒരു കട്ടിലിന് നാല്പതു രൂപാ വാടക. പത്തു മലയാളികളും രണ്ടു ഗോവക്കാരുമാണ് ഞാനവിടെ എത്തുമ്പോള്‍. ഞാനുള്‍പടെ. രണ്ടു ഗോവക്കാരും വളരെ പ്രായം ചെന്നവരാണ്. അതിലൊരാള്‍ എപ്പോള്‍ നോക്കിയാലും വാഷ്ബേസിന്റെ മുമ്പിലാണ്. സോപ്പിട്ടു മുഖം കഴുകിക്കൊണ്ടിരിക്കും. വെപ്പുപല്ലാണ്. അതെടുത്ത് ഒരു മഗ്ഗിലിട്ട്, സോപ്പിട്ട് അങ്ങനെ മുഖം കഴികിക്കൊണ്ടിരിക്കും. ആദ്യത്തേ സോപ്പിന്റെ പതതീര്‍ന്നാല്‍ വീണ്ടു സോപ്പു പുരട്ടും. എന്തിനാണെന്നറിഞ്ഞുകൂടാ. അദ്ദേഹം റിട്ടയര്‍മെന്റ് ആസ്വദിക്കുകയാണ്. ലോഡ്ജിലെത്തിയാല്‍ വാഷ്ബേസിന്റെ മുന്നിലാണ്. ആര്‍ക്കും ഒരു പരാതിയും ഇല്ല. മറ്റേയാള്‍ ഒരുപെയിന്ററാണ്. യേശുക്രിസ്തുവിന്റെ പടം വരച്ചുകൊടുക്കുകയാണ് ജോലി. ഒരു പടത്തിന് ഇരുനൂറ്റമ്പതുരൂപയാണ് ചാര്‍ജ്. ഇഷ്ടം പോലെ ഓര്‍ഡര്‍ കെട്ടിക്കിടക്കുകയണ്. മാസം ഒന്നോ രണ്ടൊ പടമേ വരയ്ക്കൂ. എന്റെ ബാങ്കിലേ ശമ്പളം നൂറ്റി അറുപത്തഞ്ചുരൂപാ അമ്പതു പൈസയാണെന്നോര്‍ക്കണം. അയാളല്ലേ നിന്നേ വെള്ളമടിക്കാന്‍ കൊണ്ടു പോയത്? മാധവന്‍ നായര്‍ ചോദിച്ചു. അതേ. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ ചെന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഒരു പണിയുമില്ലാതെ മുറിയില്‍ കിടന്നുറങ്ങുകയും, ഇടയ്ക്കിടയ്ക്ക് എഴുനേറ്റിരിക്കുകയുമാണ്. രണ്ടാമത്തെ ദിവസം ഈ പുള്ളി എന്റടുത്തു വന്നു. നമുക്കൊന്നു പുരത്തു പോകാം. അദ്ദേഹം പറഞ്ഞു. വെറുതേഇരുന്ന ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി പതുക്കെ നടന്ന് റയില്‍ വേ സ്റ്റേഷന്റെ തെക്കു വശത്തുകൂടി കിഴക്കോട്ടു നടന്നു. പറയുന്നതിനിടയ്ക്ക് ഈ ദിക്കുകളൊക്കെ എനിക്കു തോന്നിയതാണ്. കേട്ടോ. ശരിയാണോ എന്നറിയില്ല. അവിടെ കുറെ ചെറിയ ഒറ്റമുറിക്കടകള്‍ ഉള്ള ഒരു ലെയിനിലേക്ക് കയറി. ഒരു കടയുടെ മുന്നില്‍ എത്തിയപ്പോള്‍ കടക്കാരന്‍ നമ്മുടെ കലാകാരനേ ആദരപൂര്‍വ്വം എതിരേറ്റ് ഇരുത്തി. എന്നേയും. കടക്കാരന്‍ രണ്ടു വലിയ ഗ്ലാസുകളില്‍ നമ്മുടെ പഴങ്ങഞ്ഞി വെള്ളം പോലിരിക്കുന്ന എന്തോ സാധനം ഞങ്ങളുടെ മുന്നില്‍ കിടന്ന മേശപ്പുറത്തുവച്ചു. എനിക്കതു കണ്ടപ്പോഴേ ഓക്കാനം വന്നു. Have it. കലാകാരന്‍ പറഞ്ഞു. അദ്ദേഹം തന്റെ മുന്നിലിരുന്ന ഗ്ലാസെടുത്ത് ഒറ്റ വലി. എന്നിട്ട് ഗ്ലാസ് മേശപ്പുറത്തുവച്ചു. കടക്കാരന്‍ വീണ്ടും അത് നറച്ചു. ഞാന്‍ ഗ്ലാസ് മനസ്സില്ലാമനസ്സോടെ ചുണ്ടോടടുപ്പിച്ചു. എന്തോ അവിഞ്ഞ മണം. ഞാന്‍ ഗ്ലാസ് താഴെ വച്ചു. It is pure vegitarian. Not liquor. കലാകാരന്‍ പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഒരു വളിച്ച ചിരിചിരിച്ച് കണ്ണിറുക്കി കാണിച്ചു. വേണ്ടാ എന്നര്‍ത്ഥത്തില്‍. അദ്ദേഹം ആ ഗ്ലാസും അകത്താക്കി. ഞങ്ങള്‍ തിരിച്ചു നടന്നു. അദ്ദേഹം ആടിയാടി-കൊഴകൊഴാന്ന് എന്തോ പറയുന്നുമുണ്ട്. എനിക്കു പേടിയായി. എങ്ങാനും മറിഞ്ഞു വീണാല്‍! ഒരുവിധത്തില്‍ മുറിയിലെത്തിയെന്നു പറഞ്ഞാല്‍ മതി. ഞാന്‍ മുറിയിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍--എടാ ഇങ്ങോട്ടു വാ-എന്നു പറഞ്ഞ് എന്റടുത്തുവന്ന് വായ മണപ്പിച്ചു. നീ വെള്ളമടിക്കാന്‍ പോയതാണൊ അങ്ങേരുടെ കൂടെ-എന്നു ചോദിച്ചുകൊണ്ട്. മണം കിട്ടാഞ്ഞതുകൊണ്ട്--എന്താടാ നിനക്കു വാങ്ങിച്ചുതന്നില്ലേ-എന്നു ചോദിച്ചു. ഞാന്‍ ഉണ്ടായ ചരിത്രമെല്ലാം പറഞ്ഞു. ചന്ദ്രന്‍ തുടര്‍ന്നു. എടാ ഈ ഗോവക്കാരുടെ കൂടെ കൂടരുത്. സുകുമാരന്‍ നായര്‍ എനിക്കു മുന്നറിയിപ്പു നല്‍കി. ഈ സുകുമാരന്‍ നായര്‍ എന്റെ കൂടെ പഠിച്ചതാണ്. ഞാങ്ങളുടെ ക്ലാസ്സിലേ എറ്റവും വലിയ ആണ്‍കുട്ടിയായിരുന്നു. ഫുട്ബാള്‍ ബായ്ക്ക്. എല്ലാവരേയും എട-പോടാന്നേ വിളിക്കൂ. ഞാങ്ങള്‍ ബാ‍ക്കി കുട്ടികളെല്ലാം സുകുമാരന്‍ നായരുടെ തോളറ്റം വരെയേ ഉള്ളൂ. ഇളം കറുപ്പുനിറത്തില്‍ സുന്ദരന്‍ . ഒതുങ്ങിയ ശരീരം. ഞാന്‍ ബോംബയില്‍ അയാളുടെ മുറിയിലായപ്പോള്‍ എന്റെ രക്ഷകര്‍ത്രസ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുകയാണ്. എനിക്കു വിരോധമില്ല. സ്നേഹനിധിയാണ്. അന്ന് ഒരു തേയിലക്കമ്പനിയില്‍ സെയിത്സ്മാനാണ്. പിന്നീട് ഗള്‍ഫില്‍ പോയി വലിയ നിലയിലായി. പിന്നെ ലോഡ്ജില്‍ ഉണ്ടായിരുന്നത് ഒരു ടെക്സ്റ്റൈല്‍ ഇന്‍സ്പെക്റ്ററാണ്. അദ്ദേഹത്തിന് തന്റെ സ്വന്തം പ്രാധാന്യത്തേക്കുറിച്ച് നല്ല മതിപ്പാണ്. എന്നേ വിളിച്ച് മുന്നിലിരുത്തി--ഞാന്‍ നിര്‍പ്പണിയനാണല്ലൊ- അദ്ദേഹം വിവിധ മില്ലുകളില്‍നിന്നും ബാഗിലാക്കി കൊണ്ടു വന്നിരിക്കുന്നഫയലുകള്‍ നിരത്തി പറയും--ഹോ എന്റെ ചന്ദ്രാ എന്തൊരു പണിയാണ്. ദേ ഈ ഫയലുകള്‍ എല്ലാം ഞാന്‍ തന്നെ ഒപ്പിടണം=എന്നും പറഞ്ഞ് ഓരോന്നെടുത്ത് തുരുതുരാന്ന് ഒപ്പിട്ടുവയ്ക്കും. സര്‍വ്വപുച്ഛക്കാരനും അഹങ്കാരിയുമായ ഞാന്‍ അതു മറച്ചുവച്ച് എന്തതിശയമേ-ഭാവിക്കും. എന്നിട്ട് മുറിയില്‍ ചെന്നിരുന്ന് ഒറ്റയ്ക്ക് ചിരിക്കും. പില്‍ക്കാലത്ത് അദ്ദേഹം അമേരിക്കയില്‍ പോയെന്നറിഞ്ഞു പിന്നെ എന്നേ ബോംബയില്‍ എത്താന്‍സഹായിച്ച പ്രൊഫസര്‍ ഗോപാലകൃഷ്ണനാണ്. അദ്ദേഹം ബോട്ടണി പ്രൊഫസറായി നാട്ടില്‍ വന്ന്, ഇപ്പോള്‍ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്നു. ബാക്കിയുള്ളവര്‍-ഐപ്പ്. സ്റ്റീഫന്‍ , വറീത്--ഇവരുമായി എനിക്കു വലിയ അടുപ്പമില്ല. അവിടെ ഞങ്ങളുടെ ഒക്കെ കാരണവസ്ഥാനത്തുണ്ടയിരുന്ന ആളാണ് ഞാന്‍ മുമ്പു പറഞ്ഞ പപ്പുവണ്ണന്‍ ‍. ആറടി ഉയരത്തില്‍ വെളുത്തുതടിച്ച ഒരു കഷണ്ടിക്കാരന്‍ ‍. അവിവാഹിതനാണ്. ലോഡ്ജിലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ പപ്പുവണ്ണനാണ് പറഞ്ഞു തീര്‍ക്കുന്നത്. എല്ലാവരേയും സമഭാവനയോടുകൂടി കാണുന്നതുകൊണ്ട് പപ്പുവണ്ണന്റെ തീര്‍പ്പിന് അപ്പീലില്ല. ലൊഡ്ജില്‍ നിന്നും താമസം മാറി മാസങ്ങള്‍ കഴിഞ്ഞ് ഞാനൊരു ദിവസം പപ്പുവണ്ണനേ കാണാന്‍ പോയി. ചന്ദ്രന്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ആഫീസില്‍. എന്നേ കണ്ട് അദ്ദേഹം വളരെ സന്തോഷത്തോടുകൂടി എന്നേ സ്വീകരിച്ച് ജോലിയേക്കുറിച്ചൊക്കെ ചോദിച്ചു. ചായവരുത്തി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് ഞാന്‍ പോകാനായി യാത്ര ചോദിച്ചു. അപ്പോള്‍ പപ്പുവണ്ണന്‍ ‍--എന്താ ചന്ദ്രാ വന്നത്? പപ്പുവണ്ണനേ ഒന്നു കാണാന്‍ ‍. ഞാന്‍ പറഞ്ഞു. പപ്പുവണ്ണന് വിശ്വാസം വന്നില്ല.--വെറുതേ കാണാനോ. അദ്ദേഹം ചോദിച്ചു. അതെ. ഞാന്‍ പറഞ്ഞു. വല്ല പൈസയുടെ ആവശ്യം? പപ്പുവണ്ണന്‍ തെരക്കി. വേണ്ടാ. പൈസക്കൊന്നും ബുദ്ധിമുട്ടില്ല. ഞാന്‍ പറഞ്ഞു. വിഷമിക്കണ്ടാ. പറഞ്ഞോളൂ കുട്ടീ വീണ്ടും പപ്പുവണ്ണന്‍ . വേണ്ടാ പപ്പുവണ്ണാ. ഞാന്‍ വെറുതേ ഒന്നു കാണാന്‍ വന്നതാ. അവിടെ നിന്നും പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ. അതുകൊണ്ടാ. അല്ലാ അങ്ങിനെയാരും ഇതുവരെ വന്നിട്ടില്ല. സാരമില്ല. നിനക്കു നല്ലതുവരും. പപ്പുവണ്ണന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അതാണ് പപ്പുവണ്ണന്‍. ചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു. ഹോ. എന്തൊരത്ഭുതം. ഹിമവല്പര്‍വ്വതത്തിനു താഴ്ച്ച. പ്രളയാഗ്നിക്കു തണുപ്പ്. ഇവന് ഒരാളേക്കുറിച്ച് നല്ല അഭിപ്രായം--മാധവന്‍ നായര്‍ ചാടി എഴുനേറ്റു. ഇരിക്കെടാ അവിടെ. യഥാര്‍ത്ഥ മഹത്വം എന്നും ചന്ദ്രന്‍ അംഗീകരിക്കും. ചന്ദ്രന്‍ തിരിച്ചടിച്ചു. അപ്പോഴേക്കും സദാശിവനെത്തി. കഥായെല്ലാം പറഞ്ഞു കഴിഞ്ഞോ? അയാള്‍ ചോദിച്ചു. നിങ്ങളെന്താ ഇത്രയും താമസിച്ചത്? ചന്ദ്രന്‍ തെരക്കി. എന്റിഷ്ടാ ഒരു മണിക്കൂര്‍ ഓവര്‍ടൈം കിട്ടി. വയറ്റുപ്പിഴപ്പല്ലേ. സദാശിവന്‍ പറഞ്ഞു. ആപ്പഴേ എനിക്കൊരു സംശയം. ഞാന്‍ പറഞ്ഞു. നിങ്ങളും മാധവന്‍ നായരും തമ്മില്‍ ഇത്ര അടുപ്പം എന്താ. എന്തെല്ലാം പറഞ്ഞാലും രണ്ടുപേര്‍ക്കും ഒരു പ്രശ്നവുമില്ല. എടാ-പോടാ എന്നൊക്കെയാണ് സംബോധന. വേറേ ആരേയും നിങ്ങള്‍ അങ്ങനെ വിളിക്കുന്നുമില്ല. അതോ ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെപ്പിറപ്പുകളേപോലെ കൊച്ചിലേ മുതല്‍ കളിച്ചു വളര്‍ന്നവരാ. വായിലങ്ങനേ വരൂ. വേറേ ആരേയും അങ്ങിനെ വിളിക്കാന്‍ തോന്നുകപോലും ഇല്ല. എന്നേക്കൂടെ അതില്‍ പെടുത്താമോ-- ഞാന്‍ ആത്മാര്‍ത്ഥമായി അന്വേഷിച്ചു. ചന്ദ്രനും മാധവന്‍ നായരും ചിരിച്ചു. @ @ @ @ @ @ @ @ @ @ @ അന്ന് മഹാല്‍ക്ഷ്മി സ്റ്റേഷന്‍ വളരെ ചെറിയതാണ്. ചര്‍ച്ച്ഗേറ്റാണ് വെസ്റ്റേണ്‍ റയില്‍ വെയുടെ തെക്കെ അറ്റം. ചന്ദ്രന്‍ പറഞ്ഞു. അവിടുന്ന് ചര്‍ച്ച് ഗേറ്റ് വരെ ഒരണ--ഒരുരൂപയുടെ പതിനാറിലൊരംശം--ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ചര്‍ച്ച് ഗേറ്റില്‍നിന്നുംകിഴക്കോട്ടു നടന്നാല്‍ഫ്ലോറാഫൌണ്ടനില്‍ എത്തും. ഞാന്‍ പറയുന്ന ദിക്കുകളൊക്കെ എന്റെ തൊന്നലാണേ. അവിടെനിന്നും തെക്കോട്ടു നടന്ന് മൂന്നാമത്തേ റോഡില്‍കൂടി കിഴക്കോട്ടു നടന്നാല്‍ ബാങ്ക് സ്റ്റ്രീറ്റ്. അവിറ്റെയാണ് സ്റ്റേറ്റ് ബാങ്കിന്റെ ഹെഡോഫീസും , സെന്റ്രല്‍ ഓഫീസും.രാവിലേ ഒന്‍പതുമണിക്കിറങ്ങിയാല്‍ ഒന്‍പതരക്ക് ബാങ്കില്‍ എത്താം. അന്നു വലിയ തെരക്കൊന്നും ഇല്ല. അഞ്ചുമിനിട്ട് ഇടവിട്ടാണ് ലോക്കല്‍ ട്രയിന്‍ സര്‍വ്വീസ്. രണ്ടുരൂപാ കൊടുത്താല്‍ റയില്‍ വേ പാസുകിട്ടും. ഒരുമാസത്തേക്ക്. ചര്‍ച്ച് ഗേറ്റിലെത്തിയാല്‍ ഒരു സ്റ്റാളുണ്ട്. ഇഡ്ഡ്ലിസാംബാര്‍ റഡി. രണ്ടണക്ക് ഒരു പ്ലേറ്റ്. രണ്ടുപ്ലേറ്റ് ഇഡ്ഡലിയും ഒരു ചായയും-അരയണ- കഴിച്ചാല്‍ രാവിലത്തേ ശാപ്പടു കുശാല്‍. ഉച്ചയ്ക്ക് ബാങ്കിന്റെ കാന്റീനുണ്ട്. നാലണ-ഊണിന്. വൈകിട്ടു മാത്രമേയുള്ളൂ ആഹാരപ്രശ്നം. സുകുമാരന്‍ നായര്‍ പറഞ്ഞു. എടാ ആ മഹാലക്ഷ്മി റൌണ്ടില്ലേ? അവിടെ ദില്‍കുഷ് എന്നൊരു ഹോട്ടലുണ്ട്. അവിടെ ചെന്നാല്‍ അത്താഴം സുഭ്ക്ഷം-ആറണയേഉള്ളൂ. ചന്ദ്രന്‍ പറഞ്ഞു. സന്ധ്യ കഴിഞ്ഞ് ഞാനിറങ്ങി. റൌണ്ടിനടുത്തുവന്ന് ഹോട്ടല്‍ തെരക്കിനടന്നു തുടങ്ങി. ഓരോ ബോര്‍ഡും ശ്രദ്ധിച്ചു വായിച്ചുകൊണ്ടാണ് നടന്നത്. ഹോട്ടല്‍ മാത്രം കണ്ടില്ല. എന്നു തന്നെയല്ല ഒരേ പേരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍. മൂന്നു തവണ ഒരേ പേരിലേ കടകളും, സിനിമാ തിയേറ്ററുകളും കണ്ടുകഴിഞ്ഞപ്പോള്‍ ഞാനെങ്ങോ ദൂരെ എത്തിക്കാണുമെന്നു വിചാരിച്ച് നടപ്പു നിര്‍ത്തി. അടുത്തുകണ്ട ബേക്കറിയില്‍ കയറി എന്തോ കഴിച്ചു. ആകെ സ്ഥലഭ്രാന്തി. എനിക്കെങ്ങോട്ടാണു പോകേണ്ടതെനറിയില്ല. ബേക്കറിക്കാരനോട് മഹാലക്ഷ്മി സ്റ്റേഷന്‍ എവിടെയാനെന്നന്വേഷിച്ചു. അയാള്‍ എന്നേ സൂക്ഷിച്ചുനോക്കി. എന്നിട്ട് ചൂണ്ടിക്കാണിച്ചു. സ്റ്റേഷന്റെമുമ്പിലാണ് ബേക്കാറി. തിരിച്ചു ലോഡ്ജിലെത്തി-ദില്‍കുഷ് എന്നൊരു ഹോട്ടലില്ലെന്നും, ഒരെപേരിലുള്ള കടകളും തീയേറ്ററും മൂന്നെണ്ണം ഞാന്‍ കണ്ടെന്നും മറ്റും പറഞ്ഞു. സുകുമാരന്‍ നായര്‍ പൊട്ടിച്ചിരിച്ചു. എടാ മരമണ്ടാ നീ ആ റൌണ്ടിനു ചുറ്റും മൂന്നു തവണ നടന്നു. ഞാന്‍ നേരേ തന്നെയാണ് നടന്നത്==ഞാന്‍ പ്രതിഷേധിച്ചു. ചന്ദ്രന്‍ പറഞ്ഞു. അതേടാ പൊട്ടാ- സര്‍ക്കിളിനുചുറ്റും നേരേ നടന്നു നടന്ന് നീ നേരം വെളുപ്പിച്ചില്ലല്ലോ-ഭാഗ്യം. സുകുമാരന്‍ നായര്‍ ആശ്വസിപ്പിച്ചു. നമുക്കോരോ ചായ കുടിച്ചാലോ ഞാന്‍ ചോദിച്ചു. എല്ലവര്‍ക്കും സമ്മതം. ഞാങള്‍ ചായകുടിക്കാന്‍ പുറപ്പെട്ടു. റോഡിലെത്തിയപ്പോള്‍ സൈമണ്‍ ഓടിക്കിതച്ചു വരുന്നു. അവിടെ ഒരു കമ്പനിയിലേ യാര്‍ഡ് സൂപ്പര്‍വൈസറാണ് സൈമണ്‍. താമസംഞങ്ങളുടകൂടെയാണ്.കേരളഹോട്ടലില്‍. സൈമണ്‍ അണച്ചുകൊണ്ടു പറഞ്ഞു. അങ്ങോട്ടു പോകല്ലേ. അവിടെ ഭയങ്കര അടി നടക്കുന്നു. ഗുണ്ടാവിളയാട്ടം. സദാശിവന്‍ പറഞ്ഞു. സരമില്ല. ഈയാള്‍ ജുഡോ പഠിച്ചതാണ്. അതേ ചന്ദ്രന്‍ പറഞ്ഞു. ഗുണ്ടകളുടെ തല്ലുമേടിക്കാനല്ല. നമുക്കു തല്‍ക്കാലം ചായ വേണ്ടെന്നു വയ്ക്കാം. അതെന്നാടാ നീ അടിപിടി പഠിച്ചത്. എന്നോടു പറഞ്ഞില്ലല്ലോ. മാധവന്‍ നായര്‍ പരിഭവിച്ചു. ഓ അതേ ഒരു ദിവസം ഞാന്‍ബാങ്കിലേക്കു നടക്കുമ്പോള്‍ ഒരു സംഭവം കണ്ടു. ഈ വഴിവാ‍ാണിഭക്കാരായ വില്പനക്കാരുണ്ടല്ലോ. പേന മുതലായ സാധനങ്ങള്‍. അതിലൊറാളുടെ പക്കല്‍നിന്ന്മറ്റൊരാള്‍ ഒരു പേന വാങ്ങി. നാലണയാണ് വില. വാങ്ങിയ ആള്‍ അതുകൊണ്ട് ഒരു പേപ്പറില്‍ വരച്ചു. അതു പൊട്ടിപ്പോയി. ഇതു പൊട്ടിപ്പോയല്ലോ എന്ന് അയാള്‍ പറഞ്ഞു. അയ്യടാ ന്നലണക്കു പേനവേണം-പൊട്ടരുത്. വാണിഭക്കാരന്‍ കളിയാക്കി. വാങ്ങിയ ആള്‍ ഒരു പേന കടന്നെടുത്തു. വാണിഭക്കാരന്‍ ഈയാളുടെ കോളറില്‍ പിടിച്ചു. അതാ വാണിഭക്കരന്‍ താഴെ മലര്‍ന്നു കിടക്കുന്നു. ഉറക്കെ നിലവിളിക്കുന്നുമുണ്ട്. യഹ് ജാദൂ കിയാ--ജാദൂകിയാ എന്ന്, മാജിക് കാണിച്ചാണ് അയാളേ വീഴ്തിയതെന്ന് . ആളുകൂടി. ഒരു പോലീസ് ഇന്‍സ്പെക്റ്ററും വന്നു. പേന വാങ്ങിയ ആളേക്കണ്ട് നിലവിളിക്കുന്നവനോടു പറഞ്ഞു. അരേ യഹ് ജാദൂ നഹി. ജുഡോഹെ. തും ഇസ്കോ പക്കഡാ ക്യാ. യ്ഹ് തോ ജുഡോ ഇന്‍സ്റ്റ്രക്ടര്‍ ഹെ. ഇത് ജുഡൊ പഠിപ്പിക്കുന്ന ആളാണെന്നും അയാള്‍ക്ക് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റ്രേഷനുണ്ടെന്നും മറ്റും പറഞ്ഞ് അയാളേ വിളിച്ചുകൊണ്ടുപോയി. എനിക്ക് ഈ വിദ്യ ഒന്നു പഠിക്കണമെന്നു തോന്നി. അങ്ങിനെഞാന്‍ ആറുമാസം പഠിച്ചു. ഞങ്ങടെ സാറു പ്രത്യേകം പറഞ്ഞ കാര്യം ബോംബേ ഗുണ്ടകളുമായി ഒരിക്കലും ആവശ്യമില്ലാതെ മുട്ടരുതെന്നാ‍ണ്. സെല്‍ഫ് ദിഫന്‍സ് ഈസ് നാഷണല്‍ ഡിഫന്‍സ് അല്ലതെ തച്ചോളി ഓതെനനേപ്പോലെ വഴക്കുണ്ടാകുന്നിടത്തു ചെന്ന് ഇടപെടാനല്ല. നമുക്ക് കരുത്തുണ്ടെങ്കില്‍ മറ്റുള്ളവര്‍ അംഗീകരിക്കും. ശക്തനേ മത്രമേ സ്മൂഹം ബഹുമാനിക്കുകയുള്ളൂ. മറ്റുള്ളവര്‍ സഹായത്തിനെത്തണമെങ്കിലും നമുക്കു ശക്തിയുണ്ടന്ന് അവര്‍ക്കു ബോദ്ധ്യമാകണം. ജരാസന്ധന്‍ മഥുര ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ മഥുരയിലേ രാജാവ്-കംസന്റെ അച്ഛന്‍ --ഭാരതത്തിലേ സകല രാജാക്കന്മരോടും സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ ഓരോ കാരണങ്ങള്‍ പറഞ്ഞ് സകലരും ഒഴിഞ്ഞുമാറി. ബന്ധുക്കളും അതിശക്തരുമായിരുന്ന ഹസ്തിനാപുരം ഉള്‍പടെ. ഈങ്ങനെയൊന്നും പറഞ്ഞാല്‍ ഞങ്ങള്‍ക്കു മനസ്സിലാകത്തില്ല. എന്റിഷ്ടാ വിശദമായിട്ടു പറ. സദാശിവന്‍ പറഞ്ഞു. മാധവന്‍ നായരും ഞാനും ഈ അഭിപ്രായത്തോടു യോജിച്ചു. ഏതായാലും ചായ കുടി പൊളിഞ്ഞു. താന്‍ ഈ കഥ പറ. ഞാന്‍ പറഞ്ഞു. ശ്രീകൃഷ്ണനേയും കസനേയും ഒക്കെ നിങ്ങള്‍ക്കറിയാമല്ലോ. ചന്ദ്രന്‍ കഥ തുടങ്ങി. കംസനേ ശ്രീകൃഷ്ണന്‍ വധിച്ചു കഴിഞ്ഞ് കംസന്റെ ഭാര്യമാരായ ഹസ്തിയും, പ്രാപ്തിയും, അവരുടെ അച്ഛനായ ജരാസന്ധന്റെ അടുത്തുചെന്ന് സങ്കടം പറഞ്ഞു. അതിശക്തനായ കംസന്റെ സഹായത്തോടെ സാമ്രാജ്യം സ്ഥപിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന ജരാസന്ധന് കസവധം ഒരു വലിയ അടിയായിപോയി. അയാള്‍ മഥുര ആക്രമിക്കാന്‍ തീരുമാനിച്ചു. രണ്ടു കന്നാലിപ്പിള്ളാര്‍-ശ്രീകൃഷ്ണനും, ബലരാമനും-തന്നേ വെല്ലുവിളിക്കുന്നു. അവര്‍ക്ക് മഥുര രാജാവിന്റെ സപ്പോര്‍ട്ടും. അപ്പോള്‍ ശ്രീകൃഷ്ണനല്ലേ മഥുരയിലേ രാജവ്? മാധവന്‍ നായര്‍ക്ക് സംശയം. അല്ല. അദ്ദേഹത്തിന് ഭരണമൊന്നും വേണ്ടാ. കംസന്റെ അച്ഛന്‍ ഉഗ്രസേനനേത്തന്നെ ജയിലില്‍നിന്ന് മോചിപ്പിച്ച് അദ്ദേഹത്തേ രാജാവായി വാഴിച്ചു. കംസന്റെ ഭരണകാലത്ത് ജരാസന്ധന്റെ പ്രേരണയാല്‍, മഥുരനിവാസികളേ നിരന്തരം പീഡിപ്പിച്ച്, അവരുടെ ശക്തി അതിവിദഗ്ദ്ധമായി ചോര്‍ത്തിക്കളഞ്ഞു. മഥുര ആകെ കുത്തഴിഞ്ഞ്, ദേശരക്ഷാസവിധാനമോ യോദ്ധാക്കളോ ഒന്നുമില്ലാതെ ഒരു ദുര്‍ബ്ബലരാജ്യമായി തീര്‍ന്നു. കംസന്റെ മരണാനന്തരം അയാളേ പേടിച്ച് ഓടിപ്പോയിരുന്നവരും തിരിച്ചു വന്ന്-ഇനി ഒന്നും പേടിക്കാനില്ലെന്നുള്ള ഭാവത്തില്‍ കഴിഞ്ഞു വരികയാണ്. ജരാ‍സന്ധന്‍ ആക്രമിക്കാന്‍ വരുന്നെന്നറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ, അയല്‍ രാജ്യങ്ങളിലേക്ക് സഹായത്തിന് അഭ്യര്‍ഥിച്ച് ദൂതരേ വിട്ടു. ദുര്‍ബ്ബലമായ മഥുരയേ സഹായിച്ച് ജരാസന്ധനേ പിണക്കാ‍ന്‍ ആരും തയ്യാറായില്ല. അതിശക്തനായ ഭീഷ്മരുടെ നേതൃത്വത്തിലുള്ള ഹസ്തിനാപുരം പോലും. ശ്രീകൃഷ്ണന്റെ അച്ഛന്‍ പെങ്ങളാണ് കുന്തിയെന്നോര്‍ക്കണം. എന്നിട്ടെന്തു സംഭവിച്ചു. സദാശിവന്‍ ചോദിച്ചു. ശ്രീകൃഷ്ണനേയും, ബലരാമനേയുമാണല്ലോ ജരാസന്ധന് നോട്ടം. അതുകൊണ്ട് സ്വയം അവര്‍ അവിടെനിനന്നും ഒളിച്ചോടാമെന്നും, നിങ്ങള്‍ സന്ധി സംഭാഷണത്തിലൂടെ ജരാസന്ധനേ അനുനയിപ്പിക്കണമെന്നും ശ്രീകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അവരേ പിടികൂടാനായില്ലെങ്കില്‍, ജരാസന്ധന്റെവരവു നിഷ്ഫലമാകുമെന്ന് അയാളേ ബൊദ്ധ്യപ്പെടുത്തിയാല്‍ മതി. അങ്ങിനെ അവര്‍ രണ്ടുപേരും ഒളിവില്‍ പോവുകയും, അക്രൂരന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ജരാസന്ധനേകണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എന്നിട്ടങ്ങേരു വിശ്വസിച്ചോ.? സദാ ശിവന്‍ . ഇല്ല. പക്ഷേ തല്‍ക്കാലം ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. കംസന്റെ പെങ്ങള്‍ കംസയുടെ മൂത്ത മകന്‍ ബ്രഹത്ബലനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കംസന്‍ മരിച്ചുകഴിഞ്ഞ് മഥുരയിലേ രാജാവാകാന്‍ നൊയമ്പും നോറ്റിരിരിക്കുന്ന ആളാണ്. അതിനിടയ്ക്കാണ് കൃഷണന്‍ വന്ന് എടങ്കോലിട്ടത്. അതുകൊണ്ട് കൃഷ്ണനേ അയാള്‍ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. അവനേ വച്ചൊരു കളികളീക്കാമെന്ന് ജരാസന്ധന്‍ നിശ്ചയിച്ചു. സഹതാപമഭിനയിച്ച് അവനേ രഹസ്യമായി വിളിച്ച് അടുത്ത മഥുരയുടെ അവകാശി അവനാണെന്നും, നമുക്ക് സൌഹൃദത്തില്‍ കഴിയാമെന്നും മറ്റും പറഞ്ഞ് അവനേ മോഹിപ്പിച്ച് ശ്രീകൃഷ്ണനും, ബലരാമനും ഏതുവഴിയാണ് പോയതെന്ന് മനസ്സിലാക്കി. തന്റെ മോഹം പൂവണിയാന്‍ പോകുന്നു--ബ്രഹത്ബലന്‍ വിശ്വസിച്ചു. ജരാസന്ധന്‍ ആക്രമണ പദ്ധതി ഉപേക്ഷിച്ചു. ശ്രീകൃഷ്ണനും ബലരാമനും, ഗോവയിലേമലനിരകളില്‍ താമസിച്ച്, അവിടുത്തേ ജനങ്ങളായ ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പിന്നാലേ അന്വേഷിച്ചു ചെന്ന ജരാസന്ധനേ തോല്‍പ്പിച്ചോടിച്ചു. അവര്‍ പോയത് വിദര്‍ഭ രാജ്യത്തുകൂടിയാണ്, അവിടെവച്ചാണ് രുഗ്മിണിയേ കണ്ടതും, പരിചയപ്പെട്ടതും എല്ലാം. നില്ല്-നില്ല്. സദാശിവന്‍ പറഞ്ഞു. ഇങ്ങനെ ഓടിച്ചു പറഞ്ഞാല്‍ പോരാ. കഥ വിശദമായി പറയണം. നോ-നോ. ചന്ദ്രന്‍ പറഞ്ഞു. ഇത് മഹാഭാരതം കഥയാണ്. ഈ കൊല്ലം മുഴുവന്‍ പറഞ്ഞാലും തീരത്തില്ല. നമ്മള്‍ തുടങ്ങിയ കഥ തീരട്ടെ. അങ്ങിനെയിരിക്കുമ്പോള്‍ ജരാസന്ധന്റെ പ്രേരണമൂലം വിദര്‍ഭരാജാവിന്റെ മകള്‍ രുഗ്മിണിയേ ചേദിരാജാവായ ശിശുപാലനേക്കൊണ്ടും, ജരാസന്ധന്റെ കൊച്ചുമകളേ രുഗ്മിണിയുടെ സഹോദരന്‍ രുഗ്മിയേക്കൊണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ബന്ധുബലം കൂട്ടാന്‍ ജരാസന്ധന്റെ വിദ്യ. രുഗ്മിണിയുടെ വിവാഹത്തിന് മഥുര രാജാവിനേ മാത്രം ക്ഷണിച്ചില്ല. ഇത് അവമാനമാണെന്നും ഇതിനു കാരണക്കാരന്‍ കൃഷ്ണനാണെന്നും,ബ്രഹത്ബലനും കൂട്ടരും പ്രചരിപ്പിച്ച് കൃഷ്ണനെതിരായ പ്രക്ഷോഭത്തിന് തിരികൊളുത്തി. ആളു സ്ഥലത്തില്ലല്ലോ. അങ്ങിനെയിരുന്നപ്പോള്‍ കൃഷ്ണനും ബലഭദ്രനും തിരിച്ചെത്തി. ജരാ‍സന്ധനേ തോല്പിച്ച കഥ അറിഞ്ഞിരുന്നതിനാല്‍ വീരോചിതമായി അവരേ സ്വീകരിച്ചു. പക്ഷേ ബ്രഹത്ബലനും കൂട്ടരും ഈ അവമാനത്തിനു പകരം ചോദിക്കാന്‍ കൃഷ്ണന്‍ ബാദ്ധ്യസ്ഥനാണെന്ന് പ്രചരിപ്പിച്ചുകൊണ്ടു നടന്നു. കൃഷ്ണന്‍ വന്നയുടനേ ചെയ്തത്, നൂറ്റാണ്ടുകളായി മഥുരയില്‍ നടന്നുകൊണ്ടിരുന്നതും, കംസന്‍ നിരോധിച്ചതുമായ രഥോത്സവം നടത്താന്‍ തീരുമാനം എടുക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിന് മഥുരയിലുള്ള സകല യുവാക്കളും സാന്ദീപനിയുടെ ആശ്രമത്തില്‍ രഥയോട്ടം പഠിക്കാന്‍ ഹാജരാകണമെന്ന് രാജാവിനേക്കൊണ്ട് വിളബരം പുറപ്പെടുവിക്കയും ചെയ്തു. ആയിരം പേരുടെ രഥയോട്ടമത്സരം! ബ്രഹത്ബലനും സംഘവും ഇതിനെതിരേ രംഗത്തുവന്നു. രാജ്യത്തിന് അവമാനം വന്നിരിക്കുന്ന ഈസമയത്ത് ഉത്സവത്തിനു നടക്കുകയാണെന്നും, ഉടനേ പകരം ചോദിക്കണമെന്നും അവര്‍ ശഠിച്ചു. ഒരു ദിവസം എല്ലാവരും കൂടി കൃഷ്ണനേ വിളിച്ചുവരുത്തി സംസാരിക്കാന്‍ തീരുമാനിച്ചു. സത്യകിയേ പറഞ്ഞയച്ചു. കൃഷ്ണന്‍ വന്നു. ബ്രഹത്ബലന്‍ പറഞ്ഞു. വിദര്‍ഭരാജാവിനോട് ഉടന്‍ പകരം ചോദിക്കണം. ഉടനേ ആ രാജ്യം ആക്രമിക്കാന്‍ സൈന്യത്തേ അയയ്ക്കണം. കൃഷ്ണന്‍ മന്ദസ്മിതം തൂകി. അതേ ഉടന്‍ തന്നെ നമുക്കു ഔറപ്പെടാം. അങ്ങയേ യുവരാജാവാക്കാന്‍ ഞാന്‍ മഹാരാജാവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉടന്‍ അതു ശരിയാകും. അങ്ങയുടെ നേതൃത്വത്തില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പു നടത്തിക്കോളൂ. എന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ആഴമേറിയ ഒരു കുഴിയുടെ വക്കില്‍ പെട്ടെന്നു പെട്ടപോലെ ബ്രഹത്ബലന്‍ ഒന്നു ഞെട്ടി. വെള്ളമടിച്ച്, യുവരാജാവു കളിച്ച് പറഞ്ഞുകൊണ്ടു നടക്കുന്നതു രസമാണ്. യുദ്ധം ചെയ്യാനോ! അയ്യോ ര്‍ഥത്തില്‍ കയറി, കുതിര ഓടിയാല്‍ മറിഞ്ഞുവീഴും. കൃഷ്ണന്‍ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്തിയതാണോ? അയാള്‍ വിറച്ചു. എനിക്കു യുവരാജാവാകണ്ടാ-അയാള്‍ വിചാരിച്ചു. കൂടെ നടന്നവര്‍ക്കും കാര്യം പിടികിട്ടി. കുറ്റം പറഞ്ഞുകൊണ്ടു നടക്കുന്നതുപോലല്ല യാതാര്‍ത്ഥ്യത്തേ അഭിമുഖീകരിക്കുമ്പോള്‍. ബ്രഹത്ബലനേ അനുകൂലിക്കുന്നതു ബുദ്ധിയല്ലെന്ന് അവര്‍ക്കും തോന്നി. ബ്രഹത്ബലന്‍ പെട്ടെന്ന് മഹാരാജാവിനേ കണ്ടു പറഞ്ഞു. എനിക്ക് യുവരാജാവാകണ്ടാ. കൃഷ്ണനേ ആക്കിയാല്‍ മതി. മഹാരാജാവു പറഞ്ഞു--നീ കുറേ നാളായി യുവരാജാവാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. പെട്ടെന്ന് ഇപ്പോള്‍ എന്തുപറ്റി? ആട്ടെ നമുക്ക് ആലോചിക്കാം. വൈകിട്ടു സഭകൂടി. ഈ ഗുരുതരമായ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്നു തീരുമാനിക്കാന്‍ . കൃഷ്ണന്‍ പറഞ്ഞു. നാം ദുര്‍ബ്ബലരാണെന്ന് ഈ മഹാരാജ്യത്തിലേ എല്ലാ രാജ്യക്കാര്‍ക്കും അറിയാം. നമ്മേ എങ്ങിനെഅവഹേളിച്ചാലും സഹിക്കുകയല്ലാതെ ഒന്നും ചെയ്യില്ലെന്നും അവര്‍ക്കറിയാം. ചൈനക്കാര്‍ നമ്മളേ ആക്രമിച്ചതുപോലെ--മാധവന്‍ നായര്‍ക്കു ബോധം ഉദിച്ചു. അതുതന്നെ. പഞ്ചശീലം പറഞ്ഞുകൊണ്ടിരുന്നാല്‍ അര്‍ക്കും ആപ്പടിക്കാം-ചന്ദ്രന്‍ പറഞ്ഞു. അതുപോട്ടെ. കൃഷ്ണന്‍ തുടര്‍ന്നു. ജരാസന്ധന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ബന്ധുരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടെന്തായി? ദുര്‍ബ്ബലനേ സഹായിക്കാന്‍ ആരും മുതിരില്ല. ഞാന്‍ രതോത്സവം സംഘടിപ്പിച്ചത് ഉത്സവം ആഘോഷിക്കാനല്ല. ആയിരം മഹരഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. അതിന്റെ സന്ദേശം എല്ലാരാജാക്കന്മാര്‍ക്കും മനസിലാകും. ആയിരം മഹാരഥികളുള്ള ഒരു രാജ്യത്തേ ആക്രമിക്കാന്‍ അത്ര എളുപ്പം ആര്‍ക്കും ധൈര്യം വരില്ല. നമ്മുടെ ബന്ധുത്വത്തിനുവേണ്ടി രാജാക്കന്മാര്‍ ഇങ്ങോട്ടു വരും. നിങ്ങള്‍ രഥോത്സവം വിജയിപ്പിക്കാന്‍ ശ്രമിക്കൂ. ബാക്കീഎല്ലാം തനിയേ നടന്നോളും. കൊല്ലങ്ങള്‍ കഴിഞ്ഞ് നമ്മള്‍ പൊഖ്രാനില്‍ അണുപരീക്ഷണം നടത്തിയത് ഞാന്‍ ഓര്‍ത്തു. ആദ്യത്തേ പ്രതിഷേധം കഴിഞ്ഞ് അമേരിക്കയുള്‍പടെ നമ്മളുമായി സഖ്യത്തിനു വന്ന കാര്യവും. യുഗപുരുഷന്മാരുടെ ദീര്‍ഘദൃഷ്ടി! എല്ലാവര്‍ക്കും ബോധം ഉദിച്ചു. ബ്രഹത്ബലന്റെ കൂട്ടുകാരും രഥോത്സവത്തിനു തയ്യാറായി. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ട്-സദാശിവന്‍ ചോദിച്ചു. എന്നിട്ടൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ ജുഡോ പഠിക്കാന്‍ പോയതിന്റെ കാര്യം തിരിഞ്ഞോ? ചന്ദ്രന്‍ ചോദിച്ചു. നീ ജുഡോയോ കരാട്ടേയൊ എന്തുവേണേല്‍ പഠിച്ചോ. ഞങ്ങളതു മറന്നേപോയി. നീ ഈ കഥയുടെ ബാക്കി പറ. മധവന്‍ നായര്‍ പറഞ്ഞു. എല്ലാവരും പിന്താങ്ങി. എന്നാല്‍ കേട്ടോ. ചന്ദ്രന്‍ പറഞ്ഞു. അടുത്തമാസമാണ് രുഗ്മിണിയുടെ സ്വയംവരം തീരുമാനിച്ചിരിക്കുന്നത്. സ്വയം വരം എന്ന് പറച്ചിലേയുള്ളൂ. കാര്യങ്ങളെല്ലാം ജരാസന്ധനും രുഗ്മിയും കൂടി തീരുമാനിച്ചു കഴിഞ്ഞതാണ്. പെണ്ണിനും, അച്ഛനും ഒന്നും ഇഷ്ടമല്ല. പക്ഷേ ജരാസസ്ന്ധനേ പേടിച്ച് പുറത്തുപറയുന്നില്ലെന്നു മാത്രം. സ്വയംവരത്തിനു പതിനഞ്ചു ദിവസത്തിനു മുമ്പ് വിദര്‍ഭയില്‍ ഒരു വാ‍ര്‍ത്ത പരന്നു. ഏതൊ രാജാവ് അനവധി മഹാരഥന്മാരോറ്റും, വലിയ സൈന്യത്തോടും കൂടി വിദര്‍ഭയിലേക്കു പുറപ്പെട്ടിട്ടുണ്ട്. അവരുടെ യഥാര്‍ത്ഥ ബലമോ ലക്ഷ്യമോ അറിയില്ല. മഥുര ഒഴിച്ചുള്ള രാജ്യങ്ങളിലേ രാജാക്കന്മാരെല്ലാം വിദര്‍ഭയിലെത്തിയിട്ടുണ്ട്. സ്വയം വരത്തില്‍ പങ്കെടുക്കാന്‍ . അങ്ങിനെയിരിക്കുമ്പോള്‍ വേറൊരു സംഭ്രമജനകമായ വാര്‍ത്ത, ഗോവയില്‍ വച്ചു ജരാസന്ധനേ തോല്‍പ്പിച്ചോടിച്ച വാസുദേവന്‍ കൃഷ്ണനാണ് പടയുമായി വരുന്നത്. കൃഷ്ണന്റെ പരാക്രമ കഥകളെല്ലാം കേട്ട് വിദര്‍ഭയിലേ ചെറുപ്പക്കാര്‍ ആകാംക്ഷാഭരിതരായി--തങ്ങളുടെ ഹീറോയേ കാണാന്‍ ! മഥുരയേ സ്വയംവരത്തിനു ക്ഷണിക്കാത്തതിന് പകരം ചോദിക്കാനാണെന്ന് ഒരു കൂട്ടര്‍. ക്ഷണിക്കാതിരുന്നത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍--ആകെ ആശയക്കുഴപ്പം. അപ്പോള്‍ ഒരാള്‍ വന്ന് ആകാശം മുഴുവന്‍ പൊടികൊണ്ടു നിറഞ്ഞെന്നും, വന്‍പടതന്നെയാണ് വരുന്നതെന്നും അറിയിച്ചു. ആള്‍ക്കാര്‍ നഗരകവാടത്തില്‍കൂടി-- കാഴ്ച കാണാന്‍ . ഏതാണ്ട് രണ്ടു മൈല്‍ ദൂരത്ത് സൈന്യത്തെ നിര്‍ത്തി കൃഷ്ണനും ,ഉദ്ധവരുംകൂടി ഒരു തേരില്‍ നഗരകവാടത്തിലേക്കു വന്നു. അവിടെ വലിയ ആരവം. കൃഷ്ണനേ കാണാന്‍ ആള്‍ക്കാരുടെ തിക്കും തെരക്കും. ആകെപ്പാടേ കാര്യം പന്തിയല്ലെന്ന് ജരാസന്ധനും തോന്നിത്തുടങ്ങി. മുമ്പ് ഒളിവില്‍ പോകുമ്പോള്‍ സഹായിച്ചതിന് നന്ദി പറയാനും, ഒരു പ്രധാന കാര്യം രാജാവിനോടു പറയാനും, മഥുരയില്‍ നിന്ന് വാസുദേവന്‍ കൃഷ്ണന്‍ വന്നിട്ടുണ്ടെന്നും, രാജകുമാരി രുഗ്മിണിക്ക് ദേവകിയുടെ വക സമ്മാനങ്ങളുമായി സൈരന്ധ്രിയും കൂടെയുണ്ടെന്നും, ആതിനനുവാദം തരണമെന്നും പറഞ്ഞ് ഒരു ദൂതനേ കൃഷ്ണന്‍ വിദര്‍ഭരാജാവിന്റെ അടുത്തേക്കു വിട്ടു. രാജാവു ധര്‍മ്മസങ്കടത്തിലായി--ജരാസന്ധനേപിണക്കാന്‍ വയ്യ--കൃഷ്ണനേ ക്ഷണിച്ചു വരുത്താതിരിക്കാനും വയ്യ. അപ്പോള്‍ രാജാവിന്റെ അച്ഛന്‍--നീ ക്ഷ്ണനേ ക്ഷണിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരുമെന്നു പറഞ്ഞു. നിവൃത്തിയില്ലാതെ രാജാവ് അനുവാദം കൊടുത്തു. ചന്ദ്രന്‍ തുടരുകയാണ്. കൃഷ്ണന്‍ രാജാവിനേ വന്ദിച്ചു. സരന്ധ്രിയേ അന്തപ്പുരത്തിലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു. ഞാന്‍ മഥുരയില്‍നിന്നും വന്നത് രണ്ടു കാര്യത്തിനാണ്. ഒന്ന് എന്നേയും ജ്യേഷ്ടനേയും ഒളിവില്‍ പോകാന്‍ സഹായിച്ചതിന് നന്ദി പറയാന്‍ . രണ്ട്, ഇവിടെ നടക്കാന്‍ പോകുന്ന അധാര്‍മ്മികമായ ഈ സ്വയംവരം തടയാന്‍ .രാജഗുരു ഈ സ്വയംവരം അധാര്‍മ്മികമാണെന്നു പറഞ്ഞ് ഇവിടം ഉപേക്ഷിച്ചു പോയില്ലേ. എന്നിട്ടും നിങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഞാന്‍ അതു ബലമായി തടയും. രാജാ‍വ് ഒന്നും പറഞ്ഞില്ല. കൃഷ്ണനേ സല്‍ക്കരിച്ച്, താമസസ്ഥലം ശരിയാക്കികൊടുത്തു. എന്നിട്ട് മറ്റു രാജാക്കന്മാരുമായി ചര്‍ച്ച നടത്തി. സ്വയംവരം നടത്താന്‍ തീരുമാനിച്ചാലുള്ള ഭവിഷ്യത്തുകളേക്കുറിച്ച് ചിന്തിച്ചു. കൃഷ്ണന്റെ കൂടെ എത്ര മഹാരഥന്മാരുണ്ടെന്നോ, എത്ര സൈന്യമുടെന്നോ ഒരു രൂപവുമില്ല. തന്നെയുമല്ല ജരാസന്ധനേയും പടയേയും വെറും ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ തോല്പിച്ചോടിച്ചിട്ട് അധികം കാലമായില്ല. എന്തു ചെയ്യും. ജരാസന്ധന്‍ പ്രഖ്യാപിച്ചു--ദ്വയംവരം മാറ്റി വച്ചിരിക്കുന്നു. കൃഷ്ണനേ പേടിച്ചല്ല-ഇവിടെവച്ചൊരു സംഘര്‍ഷം ഒഴിവാക്കാന്‍ . എല്ലാവര്‍ക്കും ആശ്വാസനിശ്വാസം. ചന്ദ്രന്‍ നിര്‍ത്തി. തനീ ഇടയ്ക്കിടയ്ക്കു പറഞ്ഞ പലസംഭവങ്ങളും ഞങ്ങള്‍ക്കറിയില്ല. എനിക്കെന്തായാലും അറിയില്ല-ഞാന്‍ പറഞ്ഞു. അത്-----
ന്യൂദല്‍ഹി: ഗോവയില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. രണ്ട് തരം നേതാക്കളാണ് പാര്‍ട്ടി വിടുന്നതെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഒന്ന് പാര്‍ട്ടിയില്‍ നിന്നും എല്ലാം നേടിയവരാണ്. മറ്റൊരു വിഭാഗം അന്വേഷണ ഏജന്‍സികളെ ഭയക്കുന്നവരാണെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഗോവയില്‍ 8 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. Also Read Also Read കാത്ത് കാത്തിരുന്ന ‘നാനേ വരുവേന്‍’ ടീസെറത്തി; ധനുഷ് അവാര്‍ഡുകള്‍ അമ്പെയ്ത് വീഴ്ത്തുമെന്ന് പ്രേക്ഷകര്‍ Also Read Also Read ഇതാണ് ക്രിക്കറ്റ് സ്പിരിറ്റ്; തകര്‍ന്നുകിടക്കുന്ന പാകിസ്ഥാനെ സാമ്പത്തികമായി സഹായിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ്; കയ്യടിച്ച് കായിക ലോകം മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഒന്നാം വിഭാഗക്കാരെ കുറിച്ച് അദ്ദേഹം പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുതല്‍ പി.സി.സി അധ്യക്ഷ സ്ഥാനം വരെയുള്ള സംഘടന ചുമതല അദ്ദേഹം വഹിച്ചുവെന്നും എല്ലാ സ്ഥാനങ്ങളും നേടിയ ശേഷം പാര്‍ട്ടിയെ തള്ളി പറയുകയായിരുന്നുവെന്നുമാണ് ജയ്‌റാം രമേശ് ആസാദിനെ കുറിച്ച് പറഞ്ഞത്. ‘യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുതല്‍ പി.സി.സി അധ്യക്ഷ സ്ഥാനം വരെയുള്ള സംഘടന ചുമതല അദ്ദേഹം വഹിച്ചു. ജനറല്‍ സെക്രട്ടറിയായി, കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായി. അങ്ങനെ കോണ്‍ഗ്രസില്‍ നിന്നും എല്ലാം നേടി കഴിഞ്ഞ് പാര്‍ട്ടിയെ തള്ളി,’ ജയ്‌റാം രമേശ് പറഞ്ഞു. Also Read Also Read ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാന്‍ വേണ്ടിയായിരുന്നു ബാപ്പ അത് ചെയ്തത്; പക്ഷെ ഞാന്‍ സിനിമയിലെത്തി: ആസിഫ് അലി Also Read Also Read ‘പാശ്ചാത്യരായ നമ്മള്‍ ഇസ്‌ലാമിക പണ്ഡിതരോട് കടപ്പെട്ടിരിക്കുന്നു’; ബ്രിട്ടന്റെ ചാള്‍സ് രാജാവ് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഗോവയിലെ ഓപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് ഉള്‍പ്പടെ എട്ട് എം.എല്‍.എമാരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്യിപ്പിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ഇതിനായി 40 കോടി രൂപ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി മുന്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചിരുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
നിരവധി ആരാധകർ ഉള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. നിരവധി പുരസ്‌കാരങ്ങളും താരത്തിന്റെ അഭിനയത്തിന് താരത്തെ തേടി എത്തിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നൂറിലധികം സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. കുറച്ച് നാൾ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ജിബിൻ കൃഷ്ണ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപിയുടെ പാപ്പനും മേഹും മൂസയും കണ്ടപ്പോൾ ഒന്നുകൂടി ഈ സിനിമ കാണാൻ തോന്നി. കളിയാട്ടം പഴയതിൽനിന്നും എന്തൊക്കയോ വ്യത്യാസം ഈ നടന്റെ അഭിനയത്തിൽ കാണാൻ കഴിയുന്നു. കണ്ണൻ പെരുമലയനായി ജീവിച്ചപ്പോൾ പാപ്പനായും മൂസയായും അഭിനയിച്ചത്പോലെ. അന്നൊക്കെ അയാളുടെ സൗണ്ട് മോഡ്ലേഷൻ. കഥാപാത്രത്തിനനുസരിച്ച് എന്തൊരു ഭംഗിയായിരുന്നു. ചിലപ്പോൾ ഇതൊക്കെ എന്റെ മാത്രം തോന്നലാവാം. ഭരത് സുരേഷ്‌ഗോപിക്ക് ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ. കണ്ണൻ പെരുമലയനെ പോലെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ ഉണ്ടാവട്ടെ എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുയമായി എത്തിയത്. ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ലാത്ത രണ്ട് തരം ചിത്രങ്ങൾ. സച്ചിൻ ആണോ മെസ്സി ആണോ നല്ല കളിക്കാരൻ എന്ന് ചോദിക്കുന്ന പോലെ ആയിപ്പോകും ആ താരതമ്യം. സുരേഷ് ഗോപി ഒരു ഡയറക്ടർസ് ആയി ആണ് എനിക്ക് തോന്നിയത്. മമ്മൂക്കയെയോ ലാലേട്ടനെയോ പോലെ സ്വന്തമായി ഒന്നും നൽകാൻ അദ്ദേഹം ശ്രമിക്കുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. സംവിധായകൻ എന്ത് പറയുന്നോ അത് നൽകുന്നതായി ആണ് എനിക്ക് തോന്നുന്നത് എന്നാണ് ഒരാൾ നൽകിയ കമെന്റ്. പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത നടൻ ആണ് സുരേഷ് ഗോപി ചില സിനിമകളിൽ പുള്ളി പെര്ഫെക്ട് മീറ്റർ ആയിരിക്കും അഭിനയം സൗണ്ട് മോഡുലേഷൻ ഒക്കെ കറക്ടായായിരിക്കും ചില സിനിമകളിൽ പുള്ളിക്ക് ഒന്നും കറക്ടായായി വന്നിട്ടുണ്ടാവില്ല നോട്ടം മോഡുലേഷൻ ഒക്കെ പോകും. ഇതൊക്കെ കൃത്യമായി വന്നിട്ടുണ്ടെങ്കിൽ പുള്ളിയെ കണ്ടിരിക്കാൻ രസമാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ അതിജീവിത നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇരയ്ക്ക് കോടതിയെ സമീപിക്കാന്‍ ആകുമോ എന്നും ഹൈക്കോടതി ചോദിച്ചു. ലൈംഗിക പീഡനക്കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജാമ്യം നല്‍കിയ ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും അതിജീവിത ഹരജിയില്‍ പറയുന്നുണ്ട്. ‘ദളിത് യുവതിയാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു പീഡനം’ എന്നും തന്റെ അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദം നേരിട്ടതിനാലുമാണ് സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും ഹരജിയില്‍ അതിജീവിത വ്യക്തമാക്കുന്നു. Also Read Also Read ‘ഇത് പൊക്കിക്കൊണ്ടു തന്നവര്‍ പറയാന്‍ വഴിയില്ലെന്നറിയാം’; ജയശങ്കറിന്റെ പോസ്റ്റില്‍ ദീപാ നിശാന്തിന്റെ മറുപടി അതിജീവിതയുടൈ ഹരജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. യുവ എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി കൊയിലാണ്ടി പൊലീസിലായിരുന്നു സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ച് പരാതിക്കാരിയുടെ പുസ്തകത്തിന്റെ പ്രകാശനം നടന്നിരുന്നെന്നും അതിനിടെയാണ് ലൈംഗിക അതിക്രമമുണ്ടായതെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. Also Read Also Read ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ യു.എന്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കാന്‍ കാരണമിതാണ്: സിംഗപ്പൂര്‍ പ്രധാനമന്ത്രി പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പ് കൂടി ചേര്‍ത്തായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കോഴിക്കോട് ജില്ലാ കോടതി സിവിക്കിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ പ്രതികരിച്ചിരുന്നു. Also Read Also Read സൗദിയില്‍ യുവതിക്ക് 34 വര്‍ഷം തടവുശിക്ഷ; ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ ദളിത് യുവതിക്ക് പിന്നാലെ മറ്റൊരു സ്ത്രീയും സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചിരുന്നു. ഈ കേസിലും സിവിക്കിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നല്‍കിയിരുന്നു. Content Highlight: High Court issues notice against Civic Chandran on the case of sexually abusing Dalit Woman writer
യുക്രെയ്‌നിൽ സഹായം തേടി മലയാളി വിദ്യാർഥികൾ | Malayali Students stranded at Ukraine | Helpline for Indian Students | Russia Ukraine War 2022 | Russia Ukraine War Announcement | Russia Ukraine War Begins | Russia Ukraine War Breaking News | യുക്രെയ്‌നിൽ സഹായം തേടി മലയാളി വിദ്യാർഥികൾ തണുപ്പിൽ വിറങ്ങലിച്ച് മലയാളി വിദ്യാർഥി സംഘം പോളണ്ട് അതിർത്തിയിൽ 2s0sh37jtg950i3upvj2frhn8u web-stories 2jp1i5441iak7vb9klgqk64m7a https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 യുക്രെയ്‌നിൽ സഹായം തേടി മലയാളി വിദ്യാർഥികൾ ഒരു സുരക്ഷയുമില്ലാതെയാണ് 25ലേറെ വിദ്യാർഥികൾ ഇവിടെ കഴിയുന്നത്.. അതിർത്തി കടന്നാൽ പോളണ്ടിൽ നിന്ന് 15 ദിവസത്തേയ്ക്കുള്ള വീസ കിട്ടുമെന്നാണ് പ്രതീക്ഷ
കൊ​ച്ചി: ഉ​ട​മ​യ​റി​യാ​തെ മൊ​ബൈ​ലി​ൽ സ്​​ഥാ​പി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​രം ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൊ​ബൈ​ൽ ആ​പ്പു​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ. അ​പ​ക​ടം ഒ​ളി​പ്പി​ച്ചു​വെ​ച്ച ആ​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​രു​ത​ലി​ല്ലെ​ങ്കി​ൽ മൊ​ബൈ​ലി​ലും പു​റ​ത്തു​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്നു​മാ​ണ്​ മു​ന്ന​റി​യി​പ്പ്. ആ​പ്പി​​െൻറ സ​ഹാ​യ​മി​ല്ലാ​തെ​ത​ന്നെ മൊ​ബൈ​ലി​ലേ​ക്ക്​ മ​റ്റു​ള്ള​വ​ർ​ക്ക്​ ക​ട​ന്നു​ക​യ​റാ​മെ​ന്ന​തി​ന്​​ തെ​ളി​വാ​ണ്​ ആ​ധാ​ർ സ​ഹാ​യ ന​മ്പ​ർ ഉ​ട​മ​യ​റി​യാ​തെ ഫോ​ണി​ലെ​ത്തി​യ​ത്. അ​പ​ക​ടം വരുന്ന വഴി അ​ശ്ര​ദ്ധ​മാ​യി മൊ​ബൈ​ലി​ലേ​ക്ക്​ ആ​പ്പു​ക​ൾ വാ​രി​വ​ലി​ച്ചി​ടു​ന്ന പ്ര​വ​ണ​ത അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്ത​ലാ​ണെ​ന്നും ​​ഫോ​ൺ ന​മ്പ​റു​ക​ൾ, എ​സ്.​എം.​എ​സ്, കാ​മ​റ എ​ന്നി​വ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം ചോ​ദി​ക്കാ​ത്ത ആ​പ്പു​ക​ൾ മാ​ത്ര​മേ സ്​​ഥാ​പി​ക്കാ​വൂ എ​ന്നും സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ൻ വി​നോ​ദ്​ ഭ​ട്ട​തി​രി പ​റ​യു​ന്നു. എ​ന്നാ​ൽ, ഉ​പ​യോ​ഗ​ത്തി​ന്​ ത​ട​സ്സ​മാ​കു​മെ​ന്ന​തി​നാ​ൽ വാ​ട്​​സ്​​ആ​പ്പി​ന്​ ഇ​ത്​ ബാ​ധ​ക​മ​ല്ല. ഒഴിവാക്കണം, ആവശ്യമില്ലാത്തവ ആ​ൻ​ഡ്രോ​യ്​​ഡ്​​ ആ​പ്പു​ക​ൾ, ന​മ്മ​ൾ പ​രി​ശോ​ധി​ച്ച്​ സ്​​ഥാ​പി​ച്ച ആ​പ്പു​ക​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള​വ മൊ​ബൈ​ലി​ലെ സെ​റ്റി​ങ്​​സി​ലു​ള്ള ഒാ​ൾ ആ​പ്പ്​​സ്​ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണം. ജി​മെ​യി​ൽ, ഫെ​യ്​​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ ലോ​ഗ്​​ഒൗ​ട്ട്​ ന​ൽ​കി പു​റ​ത്തു​ക​ട​ക്കാ​തി​രു​ന്നാ​ൽ ചി​ല ആ​പ്പു​ക​ൾ​ക്ക്​ മെ​യി​ൽ വി​ലാ​സ​വും ഫെ​യ്​​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടി​​െൻറ പാ​സ്​​വേ​ഡും​ ചോ​ർ​ത്താം. വ​രു​ന്ന​തും അ​യ​ക്കു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ളു​ടെ പ​ക​ർ​പ്പ്​ മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ലെ​ത്തി​ക്കു​ന്ന​ത​ട​ക്കം അ​പ​ക​ട​കാ​രി​ക​ളാ​യ ഒ​േ​ട്ട​റെ ആ​പ്പു​ക​ൾ സു​ല​ഭ​മാ​ണെ​ന്ന്​ വി​നോ​ദ്​ ഭ​ട്ട​തി​രി പ​റ​ഞ്ഞു. മൊ​ബൈ​ലി​ലെ സെ​റ്റി​ങ്​​സി​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ൽ റി​മോ​ട്ട്​ അ​ക്​​സ​സ്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടാ​ൽ മ​റ്റു​ള്ള​വ​ർ​ക്ക്​ അ​ക​ലെ​യി​രു​ന്ന്​ ന​മ്മു​ടെ മൊ​ബൈ​ൽ നി​യ​ന്ത്രി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്ക​ലാ​കും. ബ്ലൂ ​ടൂ​ത്ത്, വൈ ​ഫൈ, മൊ​ബൈ​ൽ ഡാ​റ്റ എ​ന്നി​വ മു​ഴു​സ​മ​യ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​വെ​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്. മ​റ്റൊ​രാ​ൾ​ക്ക്​ ഇ​തു​വ​ഴി ന​മ്മു​ടെ മൊ​ബൈ​ലി​ൽ ക​ട​ന്നു​ക​യ​റാം. മ​റ്റൊ​രാ​ളെ അ​യാ​ള​റി​യാ​തെ നി​രീ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​പ്പു​ക​ളു​ടെ വ്യാ​പ​നം ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ചെ​റു​ത​ല്ലെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. പ്ലേ ​സ്​​റ്റോ​റി​ൽ നി​റ​യു​ന്നു, വിനാശകാരികൾ ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്ന്​ 2017ൽ ​നീ​ക്കി​യ ആ​പ്പു​ക​ളു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​മാ​ണ്. 2016ൽ ​നീ​ക്കി​യ​തി​​െൻറ 70 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. വി​വ​ര​ചോ​ര​ണ​വും ഫോ​ൺ ത​ക​രാ​റി​ലാ​ക്ക​ലും തു​ട​ങ്ങി ഒ​േ​ട്ട​റെ ദോ​ഷ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​യാ​ണ്​ നീ​ക്കി​യ​ത്. ഇ​േ​പ്പാ​ഴും വി​നാ​ശ​കാ​രി​ക​ളാ​യ ആ​പ്പു​ക​ൾ പ്ലേ ​സ്​​റ്റോ​റി​ൽ നി​റ​യു​ക​യാ​ണ്. സൈ​ബ​ർ സു​ര​ക്ഷ​യെ​ക്കു​റി​ച്ച്​ പ​ഠി​ക്കു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ ക​മ്പ​നി​യാ​യ ചെ​ക്ക്​ പോ​യി​ൻ​റ്​ ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ലെ 22 ‘പ്ര​ധാ​ന’ ആ​പ്പു​ക​ൾ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി. 15 ല​ക്ഷം മു​ത​ൽ 75 ല​ക്ഷം ത​വ​ണ വരെ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത ആ​പ്പു​ക​ളാ​ണ​വ. സൈ​ബ​ർ ലോ​ക​ത്ത്​ ഏ​റ്റ​വും പ​രി​ചി​ത​മാ​യ പേ​രു​ക​ൾ ന​ൽ​കി​യാ​ണ്​ ഇ​വ​ർ ക​ബ​ളി​പ്പി​ക്കു​ന്ന​ത്. ഫോ​ണി​ൽ​നി​ന്ന്​ എ​ത്ര​യും പെ​െ​ട്ട​ന്ന്​ നീ​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ ആ​പു​ക​ളി​ൽ ചി​ല​ത്​ ഇ​വ​യാ​ണ്. സ്​​മാ​ർ​ട്ട്​ സ്വൈ​പ്, റി​യ​ൽ​ടൈം ബൂ​സ്​​റ്റ​ർ, ഫ​യ​ൽ ട്രാ​ൻ​സ്​​ഫ​ർ പ്രോ, ​നെ​റ്റ്​​വ​ർ​ക്ക്​ ഗാ​ർ​ഡ്, എ​ൽ​ഇ​ഡി ഫ്ലാ​ഷ്​ ലൈ​റ്റ്, വോ​യ്​​സ്​ ​റെ​ക്കോ​ർ​ഡ​ർ പ്രോ, ​ഫ്രീ വൈ​ഫൈ പ്രോ, ​കോ​ൾ റെ​ക്കോ​ഡ​ർ ​പ്രോ, ​കാ​ൾ റെ​ക്കോ​ഡ​ർ, റി​യ​ൽ​ടൈം ക്ലീ​ന​ർ, സൂ​പ്പ​ർ ഫ്ലാ​ഷ്​​ലൈ​റ്റ്​ ലൈ​റ്റ്, വാ​ൾ​പേ​പ്പ​ർ എ​ച്ച്​​ഡി -ബാ​ക്ക്​​ഗ്രൗ​ണ്ട്, കൂ​ൾ ഫ്ലാ​ഷ്​​ലൈ​റ്റ്, ഫ്രീ ​വൈ​ഫൈ ക​ണ​ക്​​റ്റ്, കാ​ൾ റെ​ക്കോ​ഡി​ങ്​ മാ​നേ​ജ​ർ. ചൈനീസ്​ ചാരന്മാ​​രും അ​ത്യ​ന്തം ആ​പ​ത്​​ക​ര​മാ​യ 41 ചൈ​നീ​സ്​ ചാ​ര ആ​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ഇൗ ​വ​ർ​ഷം ആ​ദ്യം അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ പ​ബ്ലി​ക്​ ഇ​ൻ​റ​ർ​െ​ഫ​യ്​​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ആ​ൻ​ഡ്രോ​യ്​​ഡി​നൊ​പ്പം ​െഎ.​ഒ.​എ​സ്​ പ്ലാ​റ്റ്​​ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്പു​ക​ളും ഇ​തി​ലു​ണ്ട്. ദേ​ശീ​യ സു​ര​ക്ഷ​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​വ​യാ​ണ്​ ഇ​വ​യെ​ന്നാ​ണ്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്. വെ​യ്​​ബോ, വീ ​ചാ​റ്റ്, ഷെ​യ​ർ ഇ​റ്റ്, യു​സി ന്യൂ​സ്, യു​സി ബ്രൗ​സ​ർ, ബ്യൂ​ട്ടി പ്ല​സ്, ന്യൂ​സ്​​ഡോ​ഗ്, പാ​ര​ല​ൽ സ്​​പെ​യ്​​സ്, അ​പു​സ്​ ബ്രൗ​സ​ർ, പെ​ർ​െ​ഫ​ക്​​റ്റ്​ കോ​ർ​പ്, വൈ​റ​സ്​ ക്ലീ​ന​ർ, സി​എം ബ്രൗ​സ​ർ, ... പ​ട്ടി​ക നീ​ളു​ന്നു
പൊതുവേ സംഗീത കോളേജുകളില്‍ നാലു വര്‍ഷം ഡിപ്ലോമയും തുടര്‍ന്ന് മൂന്ന് വര്‍ഷം പോസ്റ്റ് ഡിപ്ലോമയും പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ജോലിയ്ക്കും സാധ്യത ഇല്ലാത്ത അവസ്ഥയായപ്പോള്‍ പഠിയ്ക്കാന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരുന്നു. ആ സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന മ്യൂസിക് കോളേജ് ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍, സ്റ്റാഫ് മീറ്റിംഗ് വിളിച്ചുകൂട്ടുകയും സംഗീത കോളേജുകള്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു. പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് എക്സിക്യൂട്ടിവ് കമ്മറ്റി വിപുലമാക്കിയപ്പോള്‍ രണ്ട് സെക്രട്ടറിമാരില്‍ ഒരാളായി ഞാന്‍ ചുമതലയേറ്റത് നൃത്ത വിഭാഗത്തിന്‍റെ ഉയര്‍ച്ച ലക്ഷ്യമാക്കിയായിരുന്നു. കാരണം ഡാന്‍സിന് പോസ്റ്റ് ഡിപ്ലോമ ഇല്ലാത്തതുകൊണ്ട് നൃത്തവിഭാഗം അവിടെനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്നും പല കോഴ്സുകളും അങ്ങനെ നിര്‍ത്തലാക്കിയിട്ടുണ്ടെന്നുമുള്ള പല അഭിപ്രായങ്ങളും കേള്‍ക്കാനിടയായി. അത് എന്നില്‍ വലിയ വിഷമവും ആശങ്കയും ഉളവാക്കി. അഫിലിയേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് ആര്‍ക്കും തന്നെ വ്യക്തമായ ഒരു ധാരണയും ഇല്ലായിരുന്നു. ചേര്‍ത്തലക്കാരും എന്‍റെ ബന്ധുക്കളുമായ ശ്രീ തമ്പി കണ്ണാടിനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ ശ്രീ.കെ.പി.ശങ്കരദാസ് സാറിനെയും ആണ് ഞങ്ങള്‍ (അസോസിയേഷന്‍ പ്രതിനിധികള്‍) ആദ്യം കാണുന്നത് അവരാണ് അഫിലിയേഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്ന് ഞങ്ങളെ സഹായിച്ചത്. കോളേജിന്‍റെ എല്ലാ പ്രശ്നങ്ങളും ഉള്‍പ്പെടുത്തി നിവേദനം തയ്യാറാക്കി അന്നത്തെ 140 എം.എല്‍.എമാര്‍ക്കും കൊടുത്തു. ബഡ്ജറ്റില്‍ കൊള്ളിക്കുക എന്നതായിരുന്നു ആദ്യത്തെ നടപടി. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ വിവരം ബഡ്ജറ്റിന്‍റെ ബുക്ക് വന്നയുടന്‍തന്നെ ശ്രീ.കെ.പി.ശങ്കരദാസ് സര്‍ ഞങ്ങളെ വിളിപ്പിച്ച് ബോധ്യപ്പെടുത്തി. പിന്നെ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജ് കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു എങ്കിലും 1995 ലും 96 ലും ചില സാങ്കേതിക തടസ്സങ്ങളാല്‍ തള്ളിപ്പോയി. ഉടന്‍തന്നെ പത്രസമ്മേളനം നടത്തുകയും മുഴുവന്‍ പത്രങ്ങളിലും ഈ വിവരങ്ങള്‍ വരികയും ചെയ്തു. അഫിലിയേഷന്‍ ശ്രമം നടക്കുന്നു എന്നറിഞ്ഞതാകാം ധാരാളം കുട്ടികള്‍ പഠിക്കാന്‍ വന്ന് തുടങ്ങി. 1997 ല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. അന്നത്തെ എല്ലാ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെയും കണ്ടു നിവേദനം കൊടുത്തു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. Share Lekha Thankachy Born in a reputed family of performing artists in Cherthala, Kerala, she took to dancing at the tender age of seven. Her initial lessons in classical dance were taken from Sri.Ambalappuzha Krishnankutty Master, at his dance school attached to the Kanichukulangara Temple. Acquiring a firm grounding in classical dance, she joined the Sri Swathi Thirunal Colege of Music, Thiruvananthapuram, for the Natanabhooshanam Diploma Course in 1967. This paved the way for her exposure to Kerala Natanam, the unique dance form of Kerala. She had the fortune of learning this art from leading exponents such as Sri.Sankarankutty, Sri.Tripunithura Vijayabhanu, Smt.K.Saraswathy Amma and Smt.Subhadramma. She also furthered her Bharata Natyam knowledge from the renowned maestro Sri. Nattuvam Paramasiva Menon. A briliant student, she completed the diploma with first rank.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
HIGHLIGHTS : ആലപ്പുഴ: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ആലപ്പുഴ: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലവര്‍ഷക്കെടുതികള്‍ സംഭവിച്ച കുട്ടനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുക. ഏഴംഗ സമിതിയാണ് സന്ദര്‍ശനം നടത്തുക. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. വിവിധ മന്ത്രാലയങ്ങളിലുള്ള ഏഴുപേരാണ് സംഘത്തിലുള്ളത്. കാലവര്‍ഷക്കെടുതി നേരിടാന്‍ 481 രൂപയുടെ ധനസഹായമാണ് കേരളം ചോദിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 891 വില്ലേജുകളിലാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. 131 പേര്‍ മരിക്കുകയും 549 വീടുകള്‍ പൂര്‍ണമായ് തകരുകയും 9499 വീടുകള്‍ ഭാഗീകമയ് തകരുകയും ചെയ്തു. വിഴിഞ്ഞം സമരം അവസാനിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചവിജയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയ തുക 65.84 കോടി രൂപയാണ്. സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. കേന്ദ്രസംഘം രണ്ട് സംഘങ്ങളായാണ് ദുരിതബാധിത മേഖല സന്ദര്‍ശിക്കുക. ജൂലൈ 23 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സംഘത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇരു സംഘങ്ങളും മടങ്ങും.