text
stringlengths
436
255k
നിശ്ചയമായും നാം തന്നെയാണ് നിന്റെമേല്‍ ക്വുര്‍ആന്‍ ഒരു (ക്രമേണയായുള്ള) അവതരിപ്പിക്കല്‍ അവതരിപ്പിച്ചിരിക്കുന്നത്. إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا അവതരിപ്പിച്ചു, ഇറക്കി عَلَيْكَ നിന്റെമേല്‍ ٱلْقُرْءَانَ ക്വുര്‍ആനെ تَنزِيلًا ഒരു അവതരിപ്പിക്കല്‍ 76:24 فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًا ﴾٢٤﴿ അതിനാല്‍ നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുക; അവരില്‍ നിന്നു യാതൊരു പാപിയെയോ, അവിശ്വാസിയായുള്ളവനെയോ നീ അനുസരിക്കയും ചെയ്യരുത്. فَاصْبِرْ അതിനാല്‍ ക്ഷമിക്കുക, സഹിക്കുക لِحُكْمِ വിധിക്കു رَبِّكَ നിന്റെ റബ്ബിന്റെ وَلَا تُطِعْ അനുസരിക്കയും അരുത് مِنْهُمْ അവരില്‍ നിന്നു ءَاثِمًا ഒരു പാപിയെയും أَوْ അല്ലെങ്കില്‍ كَفُورًا അവിശ്വാസിയായുള്ളവനെ, നന്ദികെട്ടവനെ 76:25 وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا ﴾٢٥﴿ രാവിലെയും, വൈകുന്നേരവും, നിന്റെ റബ്ബിന്റെ നാമം നീ സ്മരിക്കുകയും ചെയ്യുക. وَاذْكُرِ സ്മരിക്കുക (ഓര്‍ക്കുക - കീര്‍ത്തനം ചെയ്യുക) യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം بُكْرَةً കാലത്തു, രാവിലെ وَأَصِيلًا വൈകുന്നേരവും, വൈകിട്ടും 76:26 وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا ﴾٢٦﴿ രാത്രിയില്‍ നിന്നും തന്നെ (അല്‍പനേരം) നീ അവനു സുജൂദ് [സാഷ്ടാംഗ നമസ്കാരം] ചെയ്യണം; ഒരു നീണ്ട (സമയം) രാത്രി അവനു 'തസ്ബീഹും' [പ്രകീര്‍ത്തനവും] നടത്തണം. وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും തന്നെ فَاسْجُدْ لَهُ അവനു നീ സുജൂദ് ചെയ്യുക وَسَبِّحْهُ അവനെ പ്രകീര്‍ത്തനവും ചെയ്യുക, വാഴ്ത്തുകയും വേണം لَيْلًا രാത്രി طَوِيلًا നീണ്ട, ദീര്‍ഘിച്ച (സമയം) ക്വുര്‍ആനെ ഒന്നായി അവതരിപ്പികാതെ സന്ദര്‍ഭമനുസരിച്ചു ഗഡുക്കളായും, സാവകാശമായും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റിയാണ് 23-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതു അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും, അത് തൃപ്തിപ്പെട്ടുകൊള്ളണമെന്നും, സഹനത്തോടും ക്ഷമയോടും കൂടി കൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ചുകൊണ്ടിരിക്കണമെന്നും, അതിനെതിരില്‍ വിലങ്ങടിക്കുന്ന ഏതു പാപികളെയും നിഷേധികളെയും അനുസരിക്കുകയോ അവര്‍ക്കു വഴങ്ങിക്കൊടുക്കുകയോ ചെയ്യരുതെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. ഇങ്ങിനെയുള്ള കല്‍പനകള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു കൂടുതല്‍ മനോധൈര്യവും ദൃഢമനസ്കതയും ഉളവാക്കുന്നതാണെന്നു പറയേണ്ടതില്ല. മാനസികശക്തിയും ആത്മീയപരിശുദ്ധിയും വളര്‍ത്തുന്നതാണ് നമസ്കാരം, തസ്ബീഹു, ദിക്ര്‍ മുതലായ കര്‍മ്മങ്ങള്‍. അതുകൊണ്ടു അവയെപ്പറ്റിയും പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുന്നു. وَاسْتَعِينُوا بِالصَّبْرِ وَالصَّلاةِ : البقرة (നിങ്ങള്‍ ക്ഷമകൊണ്ടും, നമസ്കാരം കൊണ്ടും സഹായം തേടിക്കൊള്ളുക.) രാവിലെയും വൈകുന്നേരവും റബ്ബിന്റെ നാമം സ്മരിക്കുക എന്നു പറഞ്ഞതില്‍ സുബ്ഹ്, ദുഹ്ര്‍, അസ്വര്‍ എന്നീ നമസ്കാരങ്ങള്‍ മുഖേനയുള്ള സ്മരണയും, രാത്രി കുറച്ചു സമയം സുജൂദു ചെയ്യണമെന്നു പറഞ്ഞതില്‍ മഗ്‌രിബും, ഇശാഉം ഉള്‍പ്പെടുന്നതാണ്. രാത്രി ദീര്‍ഘ നേരം തസ്ബീഹു – സ്തോത്രകീര്‍ത്തനം – നടത്തണമെന്നു പറഞ്ഞതില്‍ രാത്രിയിലെ ‘തഹജ്ജുദ്’ നമസ്കാരം തുടങ്ങിയ ദിക്റുകളും ഉള്‍പ്പെടുന്നു. അഥവാ ഇതു പോലെയുള്ള കല്‍പനകളുടെ പ്രായോഗിക രൂപങ്ങളായിക്കൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതെല്ലാം സമുദായത്തിനു കാണിച്ചു തന്നിരിക്കുന്നത്. ‘ദിക്ര്‍ – തസ്ബീഹു – സുജൂദു’ എന്നിവയെപ്പറ്റിയും, മേപ്പടി സമയങ്ങളെപ്പറ്റിയും സൂ: അങ്കബൂത്ത് 45; സൂ: റൂം: 17, 18 മുതലായ സ്ഥലങ്ങളില്‍ മുമ്പ് വിവരിച്ചതു ഓര്‍ക്കുക. 76:27 إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا ﴾٢٧﴿ നിശ്ചയമായും, ഇക്കൂട്ടര്‍ ക്ഷണികമായതിനെ [ഐഹികജീവിതത്തെ] ഇഷ്ടപ്പെടുന്നു; ഭാരമേറിയ ഒരു ദിവസത്തെ അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു. إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു الْعَاجِلَةَ ക്ഷണികമായ (വേഗം കഴിയുന്ന) തിനെ وَيَذَرُونَ അവര്‍ വിടുക (ഉപേക്ഷിക്കുക) യും ചെയ്യുന്നു وَرَاءَهُمْ അവരുടെ പിന്നില്‍, പുറകില്‍ يَوْمًا ثَقِيلًا ഭാരമേറിയ ഒരു ദിവസം 76:28 نَّحْنُ خَلَقْنَـٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَـٰلَهُمْ تَبْدِيلًا ﴾٢٨﴿ നാമത്രെ അവരെ സൃഷ്ടിച്ചതും, അവരുടെ (ശരീര) ഘടനയെ ബലപ്പെടുത്തിയതും. നാം ഉദ്ദേശിച്ചാല്‍, അവര്‍ക്കു തുല്യമായവരെ നാം (അവര്‍ക്കു) പകരമാക്കിക്കൊണ്ടുവരുന്നതുമാണ്. نَّحْنُ നാം, നാമത്രെ خَلَقْنَاهُمْ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതും وَشَدَدْنَا നാം ബലപ്പെടുത്തുകയും ചെയ്തു, ഉറപ്പിച്ചതും أَسْرَهُمْ അവരുടെ (ശരീര) ഘടന, സന്ധുക്കളുടെ കെട്ടുറപ്പ് وَإِذَا شِئْنَا നാം ഉദ്ദേശിച്ചാല്‍, ഉദ്ദേശിക്കുമ്പോള്‍ بَدَّلْنَا നാം പകരമാക്കും أَمْثَالَهُمْ അവര്‍ക്കു തുല്യമായവരെ, അവരെപ്പോലുള്ളവരെ تَبْدِيلًا ഒരു പകരമാക്കല്‍ കഴിഞ്ഞ സൂറത്തിലെ 20, 21 വചനങ്ങളിലെ ആശയം തന്നെയാണ് 27-ാം വചനത്തിലും കാണുന്നത്. അവിടെ ‘പരലോകം (الْأَخِرَة)’ എന്നതിന്റെ സ്ഥാനത്തു ഇവിടെ ‘ഭാരമേറിയ ഒരു ദിവസം (يَوْمًا ثَقِيلًا)’ എന്നാണുള്ളത്. ഇത് ക്വിയാമത്തുനാളാണെന്നു വ്യക്തമാണ്. തങ്ങളുടെ മുമ്പില്‍ കാണുന്ന ക്ഷണികമായ ഐഹികജീവിതത്തില്‍ മാത്രമാണ് അവര്‍ക്കു പ്രതിപത്തിയുള്ളത്. അവരുടെ പിന്നാലെ അടുത്തടുത്ത് വന്നുകൊണ്ടിരിക്കുന്ന ആ ഭാരമേറിയ ദിവസത്തെ അവര്‍ തീരെ അവഗണിച്ചുകളയുന്നു. അതുകൊണ്ടാണ് അവര്‍ സന്മാര്‍ഗത്തില്‍ പ്രവേശിക്കാത്തതു എന്നു താല്‍പര്യം. 28-ാം വചനത്തിന്റെ അവസാനഭാഗം രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: (1) നാം ഉദ്ദേശിക്കുമ്പോള്‍, അഥവാ പുനരുത്ഥാനദിവസം അവരെ പുതിയൊരു സൃഷ്ടിയാക്കി മാറ്റിക്കൊണ്ട് എഴുന്നേല്‍പിക്കും. (2) നാം ഉദ്ദേശിക്കുകയാണെങ്കില്‍, അവരെ മാറ്റി അവരെപ്പോലെയുള്ള വേറൊരു കൂട്ടരെ – അഥവാ രൂപത്തില്‍ തുല്യരാണെങ്കിലും സ്വഭാവത്തിലും മറ്റും വ്യത്യസ്തരായ ഒരു കൂട്ടരെ – ഇവിടെ പകരം കൊണ്ടുവരും. സൂ: ഫാത്വിര്‍ 16 മുതലായ ചില ആയത്തുകളിലെ ആശയം അനുസരിച്ചുള്ളതാണ് ഈ വ്യാഖ്യാനം. മൂന്നാമതായി വേറൊരഭിപ്രായം കൂടി കാണാം. നാമാണു അവരെ സൃഷ്ടിച്ചതും, അവരുടെ ശരീരഘടന ബാലപ്പെടുത്തിയിരിക്കുന്നതും. എന്നിരിക്കെ, നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ ഈ ശരീരഘടനയല്ലാത്ത മറ്റൊരു ശരീരഘടനയുള്ളവരെ ഈ ഭൂമിയില്‍ത്തന്നെ നാം അവര്‍ക്കു പകരമായി കൊണ്ടുവരും എന്നത്രെ ആ അഭിപ്രായം. ഒന്നാമത്തേതിനു ഭാഷാപരമായ ചില ന്യായീകരണങ്ങളും (*) രണ്ടാമത്തെ അഭിപ്രായത്തിനു ക്വുര്‍ആന്‍ വാക്യങ്ങളുടെ പിന്‍ബലവും ചൂണ്ടിക്കാട്ടപ്പെടുന്നു. والله أعلم (*). يعنى : لان “ان” بالكسر لا تستعمل غاليا فيما هو معلوم الوقوع بخلاف “اذا” فاستعمالها يكون فيما تحقق وقوعه 76:29 إِنَّ هَـٰذِهِۦ تَذْكِرَةٌ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ﴾٢٩﴿ നിശ്ചയമായും ഇതൊരു (മഹത്തായ) ഉപദേശം (അഥവാ സ്മരണ) ആകുന്നു. ആകയാല്‍ ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവന്‍, തന്റെ റബ്ബിങ്കലേക്കു (വേണ്ടുന്ന) മാര്‍ഗം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ. إِنَّ هَـٰذِهِ നിശ്ചയമായും ഇതു تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ് ആകയാല്‍ فَمَن شَاءَ ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തി (ഉണ്ടാക്കി) ക്കൊള്ളട്ടെ, സ്വീകരിക്കാം إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا മാര്‍ഗം, നേര്‍വഴി 76:30 وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴾٣٠﴿ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല. നിശ്ചയമായും, അല്ലാഹു സര്‍വജ്ഞനും, അഗാധജ്ഞനുമാകുന്നു. وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായതല്ലാതെ اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ അവനാകുന്നു عَلِيمًا സര്‍വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍, യുക്തിമാനായ 76:31 يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا ﴾٣١﴿ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അക്രമികള്‍ക്കാകട്ടെ, അവര്‍ക്കു വേദനയേറിയ ശിക്ഷ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു. يُدْخِلُ അവന്‍ പ്രവേശിപ്പിക്കും مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ وَالظَّالِمِينَ അക്രമികള്‍ക്കോ أَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കിയിരിക്കുന്നു عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ 29-ാം വചനം പോലെ സൂ: മുസ്സമ്മില്‍ 19ലും കഴിഞ്ഞു പോയിട്ടുണ്ട്. അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയും. ഈ സൂറത്തില്‍ ഇതേ വരെയായി പുണ്യവാന്‍മാരായ സജ്ജങ്ങളുടെയും, അവരുടെ എതിര്‍പക്ഷക്കാരായ ദുര്‍ജ്ജനങ്ങളുടെയും സ്ഥിതിഗതികള്‍ പലതും വിവരിച്ചു. സന്തോഷ വാര്‍ത്തകളും, ഭയവാര്‍ത്തകളും പലതും കഴിഞ്ഞു. അനന്തരം മഹത്തായ ഒരു ഉപദേശമാണിതെന്നും, വേണമെന്നുള്ളവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ എന്നും താക്കീതും നല്‍കി. തുടര്‍ന്നു കൊണ്ടു അതിപ്രധാനമായ ഒരു യാഥാര്‍ത്ഥ്യം അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യനു ഏതൊരു കാര്യവും ഉദ്ദേശിക്കുവാനും അതു പ്രായോഗികമാക്കുവാനും സാധിക്കണമെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. മനുഷ്യന്‍ സന്മാര്‍ഗം സ്വീകരിക്കുന്നതു പോലും അല്ലാഹു ഉദ്ദേശിക്കുമ്പോഴേ ഉണ്ടാവുകയുള്ളു. എന്നാല്‍, ആരൊക്കെയാണ് സന്മാര്‍ഗം പ്രാപിക്കുവാന്‍ അര്‍ഹതയുള്ളവര്‍, ആരൊക്കെയാണ് അതിനു അര്‍ഹരല്ലാത്തവര്‍, എപ്പോഴാണതിന്റെ സന്ദര്‍ഭം എന്നൊക്കെയുള്ള കാര്യങ്ങള്‍ അല്ലാഹുവിനു ശരിക്കും അറിയാം. അതെ, അവന്‍ മാത്രമാണ് അതൊക്കെ അറിയുന്നവന്‍. ഓരോ കാര്യവും യഥായോഗ്യം യുക്തമായ നിലയില്‍ മാത്രം അവന്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍ എല്ലാം അറിയുന്ന സര്‍വ്വജ്ഞനാണ്. യുക്തിമാനും അഗാധജ്ഞനുമാണ്. (إِنَّ اللَّـهَ كَانَ عَلِيمًا حَكِيمًا). ഈ വിഷയകമായി 20-ാം വ്യാഖ്യാനക്കുറിപ്പില്‍ വിസ്തരിച്ചു വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക. അവസാനമായി, ഇതേവരെ സംസാരിച്ച വിഷയങ്ങളുടെ രത്നച്ചുരുക്കമെന്നോണം, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുമെന്നും, അക്രമികള്‍ക്കു വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഒന്നുകൂടി അനുസ്മരിപ്പിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിനു പാത്രമായിത്തീരുന്നവര്‍ – അഥവാ സജ്ജനങ്ങളായ ഭാഗ്യവാന്‍മാര്‍ – ആരായിരിക്കുമെന്നു മനസ്സിലാക്കാവുന്നതാണ്. അതെ, അക്രമികളും തോന്നിയവാസികളും അല്ലാത്തവര്‍ തന്നെ. അല്ലാഹു അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുന്നതല്ല (وَاللهُ لَا يَهْدِى الْقَوْمَ الْظَّالمين – الصف). തോന്നിയവാസികളായ ജനങ്ങളെയും അവന്‍ സന്മാര്‍ഗത്തിലാക്കയില്ല (وَاللهُ لَا يَهْدِى الْقَوْمَ الْفَاسِقِين – الصف). അപ്പോള്‍, അല്ലാഹുവിനു അവന്റെ വിധി നിര്‍ണ്ണയത്തില്‍ തികച്ചും ന്യായമുണ്ടെന്നു വ്യക്തമായല്ലോ. (قُلْ فَلِلَّهِ الْحٌجَّةُ الْبَالِغَةُ – الأنعام) [والحمد لله أولا وأخرا وله الحمد والمنة] 76. الانسان - അല്‍ ഇന്‍സാന്‍ സൂറത്തുല്‍ ഇന്‍സാന്‍ : 01-22 സൂറത്തുല്‍ ഇന്‍സാന്‍ : 23-31 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ കരാര്‍ റദ്ദാക്കണം. 362 കോടിയുടെ അഴിമതിയില്‍ ഇറ്റലി പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ സിഇഒയെ ഇറ്റലി അറസ്റ്റു ചെയ്തിരിക്കുന്നു. ഇറ്റലിയില്‍ കുറച്ചു മാസങ്ങളായി ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. "കൃത്യമായ വിവര"ത്തിന്റെ അഭാവത്തില്‍ അന്വേഷണം നടത്താതിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പ്രതിരോധമന്ത്രാലയം ഇപ്പോള്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന ന്യായത്തിന്റെ മറവില്‍ നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രതിരോധ കരാറുകളിലെ അഴിമതി കണ്ടെത്തുന്നതില്‍ വന്‍പരാജയമാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹെലികോപ്ടര്‍ അഴിമതി. ജയ്താപൂര്‍: കരാര്‍ അരുത് ജയ്താപൂര്‍ ആണവനിലയത്തില്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രഞ്ചു കമ്പനിയുമായി കരാര്‍ ഒപ്പിടരുതെന്ന് ഇടതുപാര്‍ട്ടിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ആണവനിലയങ്ങള്‍ തന്നെ ആശങ്കയില്‍ നിലനില്‍ക്കുമ്പോള്‍ പുതിയൊരു റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , സിപിഐ സെക്രട്ടറി ഡി രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ ഉപയോഗിക്കേണ്ട നാഫ്തയുടെ ഇറക്കുമതിക്ക് വലിയ ചെലവു വരും. സൗരോര്‍ജം കൂടുതല്‍ ഉപയോഗിച്ച് ഊര്‍ജപ്രതിസന്ധി നേരിടണം. അതിനു പകരം ജനങ്ങളുടെ സുരക്ഷ തള്ളിക്കളഞ്ഞ് പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളല്ല സര്‍ക്കാര്‍ നടത്തേണ്ടത്. ജയ്താപൂര്‍ ഉള്‍പ്പടെയുള്ള ജനകീയപ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഫുക്കുഷിമ ഉള്‍പ്പടെയുള്ള നിലയങ്ങളുടെ അപകടം മുന്നില്‍ നില്‍ക്കുമ്പോഴാണിത്. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. നിലവില്‍ സ്ഥാപിച്ച രണ്ടു റിയാക്ടറുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. ഇപ്പോള്‍ ജയ്താപൂരിലേക്ക് ഫ്രാന്‍സില്‍ നിന്നും പുതിയ അറേവ റിയാക്റുകള്‍ ഇറക്കുമതി ചെയ്യാനാണ് നീക്കം. നേതാക്കള്‍ ചൂണ്ടിക്കാട്ടി. പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. കൂടംകുളം പോലെ നിര്‍മ്മാണം ആരംഭിച്ചവയൊഴികെ പുതിയ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതും പുതിയ ആണവനിലയങ്ങളും എതിര്‍ക്കപ്പെടണം. അദ്ദേഹം പറഞ്ഞു.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ജനുവരി മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. അനേക വർഷ ജീവിക്കുന്ന സസ്യങ്ങളാണ് ചിരസ്ഥായികൾ (Perennial plants)[1]. ഒന്നോ രണ്ടോ വർഷത്തിലധികം ആയുസ്സുള്ളവയെല്ലാം സാങ്കേതികമായി ചിരസ്ഥായി സസ്യങ്ങളാണെങ്കിലും ഭൂനിരപ്പിനുമുകളിൽ വ്യക്തവും സ്ഥിരവുമായ കാണ്ഡഭാഗങ്ങളുള്ള വൃക്ഷങ്ങളേയും കുറ്റിച്ചെടികളേയുമാണു് ഈ പേരുകൊണ്ട് സാധാരണ വിവക്ഷിക്കുന്നതു്. മാവ്, പ്ലാവ്, പുളി, പേര, നാരകം, കറിവേപ്പ് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. മാവ്, ഒരിനം ചിരസ്ഥായി വൃക്ഷം ഒന്നുരണ്ടുവർഷത്തിലധികം ജീവിച്ചിരിക്കുന്ന ചില ചെടികൾ, പ്രത്യേകിച്ച് വളരെ ചെറിയ സപുഷ്പി സസ്യങ്ങൾ, മഴക്കാലത്തും മറ്റും സമൃദ്ധമായി വളരുകയും വേനൽക്കാലത്തും മഞ്ഞുകാലത്തും മൃതപ്രായമായി ഉണങ്ങിച്ചുരുങ്ങുകയും ചെയ്യുന്നു. ഇവയുടെ, മണ്ണിനടിയിലുള്ള, വേരു്, ഭൂകാണ്ഡം തുടങ്ങിയ ഭാഗങ്ങളിൽനിന്നു് അടുത്ത മഴക്കാലത്തു് വീണ്ടും പുതിയ കാണ്ഡങ്ങളും ഇലകളും മറ്റും മുളച്ചുപൊങ്ങി, ഇങ്ങനെയുള്ള സസ്യങ്ങൾ അതിന്റെ വളർച്ച തുടരുന്നു. ഇത്തരം സസ്യങ്ങളെ 'ഹെർബേഷ്യസ് ചിരസ്ഥായി'കൾ എന്നു വിളിക്കുന്നു. ഇവയടക്കം ചില തരം ചിരസ്ഥായി സസ്യങ്ങളെ, തക്കതായ പരിസ്ഥിതികളിൽ നടക്കാവുന്ന അവയുടെ സ്വാഭാവികമായ പുനർജ്ജനിയ്ക്കു കാത്തുനിൽക്കാതെ, കർഷകർ വിത്തുകളായോ മുറിച്ചുനട്ടോ വർഷംതോറും പുതുതായി വെച്ചുപിടിപ്പിച്ചു എന്നു വരാം. അവലംബംതിരുത്തുക ↑ "Annual, Perennial, Biennial?". aggie-horticulture.tamu.edu. ശേഖരിച്ചത് 2013 ഒക്ടോബർ 21. Check date values in: |accessdate= (help)
ഗുവാഹത്തി: നിതീഷ്‌കുമാറിന്റെ ബീഹാറിലെ അവസരവാദ രാഷ്ട്രീയത്തിന് മണിപ്പൂരില്‍ തിരിച്ചടി. ജനതാദളിന്റെ(യുണൈറ്റഡ്) ഏഴ് എംഎല്‍എമാരില്‍ അഞ്ച് പേരും ബി.ജെ.പിയില്‍ ചേര്‍ന്നു. കെ. ജോയ്കിഷന്‍, എന്‍. സനേറ്റ്, എം.ഡി. അച്ചാബ് ഉദ്ദീന്‍, മുന്‍ ഡിജിപി എല്‍.എം. ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ബീഹാറിലെ എന്‍ഡിഎ ബന്ധം വിട്ടതിന് പിന്നാലെ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 38 സീറ്റുകളില്‍ ഏഴിടത്താണ് ജെഡിയു വിജയിച്ചിരുന്നത്. അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ച നടപടി നിയമസഭാ സ്പീക്കര്‍ അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ.മേഘജിത് സിങ് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. പക്ഷം മാറിയ എംഎല്‍എമാരുടെ എണ്ണം ആകെയുള്ളതിന്റെ മൂന്നില്‍ രണ്ട് ഭാഗത്തില്‍ കൂടുതലായതിനാല്‍, അവരുടെ മാറ്റം സാധുവായി കണക്കാക്കും. ഇത് രണ്ടാം തവണയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജെഡിയു അംഗങ്ങള്‍ ബിജെപിയില്‍ ചേരുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലെ ഏഴ് ജെഡിയു നിയമസഭാംഗങ്ങളില്‍ ആറ് പേരും ബിജെപിയില്‍ ചേര്‍ന്നിരുന്നു, കഴിഞ്ഞയാഴ്ച ഏക എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. Share1TweetSendShareShare Latest from this Category അതിര്‍ത്തി ലംഘിച്ച് ചാരപ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കും; ഡ്രോണുകള്‍ താഴെയിടാന്‍ ഇനി ഗരുഡസൈന്യവും ഗുജറാത്ത് തെരഞ്ഞെടുപ്പ്: പോളിങ് ബൂത്ത് ആഫ്രിക്കന്‍ ഗ്രാമത്തിലും മാധ്യമങ്ങളെ നയിക്കേണ്ടത് രാഷ്ട്രബോധവും ആദര്‍ശശുദ്ധിയും: സര്‍കാര്യവാഹ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ നിരീക്ഷണത്തിന് ശേഷം; ഇത്തരത്തിലുള്ള ഒരു സംഘടനയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് അമിത്ഷാ ആത്മീയത ധാര്‍മ്മിക ജീവിതത്തിന്‍റെ കരുത്ത്: ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍ ജനിച്ചു വളര്‍ന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാന്‍ തനിക്ക് അറിയാം; ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ഗവര്‍ണര്‍
ബീജിംഗ്: കൊവിഡ് ആദ്യമായി ചൈനയിൽ പിറവി കൊണ്ടത് ഡിസംബർ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാൻ എന്ന മുതിർന്ന വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ. ചൈനയിലെ വൃദ്ധദമ്പതികളിലാണ് ആദ്യം കണ്ടത്. വെറുമൊരു പനിയെന്നേ വിചാരിച്ചുള്ളൂ. ഈ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതെന്ന് ചൈനയിലെ ഒദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡിന്റെ പ്രാഥമിക സ്രോതസ് സംബന്ധിച്ച് ചൈന ഇതുവരെയും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആരോപണം നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനയിൽനിന്ന് ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതും ഇത് ആദ്യമായാണ്. കൊവിഡ് ബാധ ആദ്യമുണ്ടായത് ആർക്കാണ് എന്നറിയാൻ ശാസ്ത്രലോകവും ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. ആദ്യത്തെ ആളെ കണ്ടെത്തിയാൽ എങ്ങനെയാണ് ഇയാൾക്കു രോഗം പകർന്നതെന്ന് വ്യക്തമായി അറിയാൻ കഴിയും. വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലെത്തി പിന്നീട് മറ്റുള്ളവരിലേക്കു വ്യാപിക്കുകയായിരുന്നുവെന്ന നിഗമനം ശരിയാണോ എന്നു കൃത്യമായി തിരിച്ചറിയാനും ഇതു സഹായിക്കും. ഡിസംബർ 25ന് എത്തിയ രോഗികൾക്ക് ന്യൂമോണിയയുടെ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രകടമായിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ഇവരുടെ സി.ടി സ്‌കാൻ ലഭിച്ചപ്പോൾ പതിവു രോഗങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ജിക്സിയാൻ ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയോടു പറഞ്ഞു. 2003ൽ സാർസ് രോഗബാധയുടെ സമയത്ത് വുഹാനിൽ സംശയമുള്ള രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഷാങ്ങിന് ഒരു പകർച്ചവ്യാധിയുടെ ലക്ഷണങ്ങളാണ് സി.ടി സ്‌കാനിൽ കണ്ടെത്താൻ കഴിഞ്ഞത്. വൃദ്ധ ദമ്പതിമാരുടെ സി.ടി സ്‌കാൻ പരിശോധിച്ചതിനു പിന്നാലെ ഡോക്ടർ ഇവരുടെ മകന്റെ സി.ടി സ്‌കാൻ കൂടി എടുക്കാൻ നിർദേശിച്ചു. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകൻ ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാൾ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാൽ ഇയാളെ നിർബന്ധിച്ച് സ്‌കാൻ ചെയ്തതോടെ രണ്ടാമത്തെ തെളിവും ഡോക്ടർക്കു മുന്നിലെത്തി. വൃദ്ധ ദമ്പതികളുടെ ശ്വാസകോശത്തിൽ കണ്ട അതേ അസാധാരണത്വം മകന്റെ പരിശോധനയിലും പ്രകടമായിരുന്നു. ഒരു പകർച്ചവ്യാധി അല്ലെങ്കിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഒരേസമയത്ത് ഇത്തരം രോഗലക്ഷണം പ്രകടമാകില്ലെന്ന് ഡോ. ഷാങ് വിലയിരുത്തി. ഡിസംബർ 27ന് പനിയും ചുമയുമായി ആശുപത്രിയിലെത്തിയ ആളിന്റെ സി.ടി സ്‌കാനിലും സമാന ലക്ഷണങ്ങളാണ് കണ്ടെത്തിയത്. നാലു പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ കണ്ടെത്തി. എന്നാൽ പകർച്ചപ്പനിയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആകുകയും ചെയ്തു. ഒരു വൈറസ് രോഗം, മിക്കവാറും പടരാൻ സാദ്ധ്യതയുള്ളത് കണ്ടെത്തിയതായി ഡിസംബർ 27നു തന്നെ ഡോ. ഷാങ് ആശുപത്രിക്കു റിപ്പോർട്ട് നൽകി. അവർ അത് ജില്ലയിലെ രോഗപ്രതിരോധ കേന്ദ്രത്തിനു കൈമാറുകയും ചെയ്തു. ചൈനയെയും ലോകത്തെയാകെയും പിടിച്ചുകുലുക്കാൻ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താൻ റിപ്പോർട്ട് നൽകുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല.
എ എസ് റോമയുടെ രാജാവ് ഫ്രാൻസിസ്‌കോ ടോട്ടിയുടെ മുന്നിലിട്ട് സ്വിസ്സർലാന്റിനെ കശാപ്പു ചെയ്തു അസൂറി പട രണ്ടാം ജയം ആഘോഷമാക്കി. അപരാജിത കുതിപ്പ് തുടരുന്ന അസൂറി പടക്ക് മുന്നിൽ മുട്ട് മടക്കി സ്വിസ്സർലാന്റും ഇറ്റലിയുടെ രണ്ടു ഗോളുകളും ലൊക്കേറ്റലി എന്ന ഇറ്റാലിയൻ സിരി എ മധ്യ നിര താരത്തിന്റെ സംഭാവനയായിരുന്നു. സസുഓളോ താരങ്ങളായ ബാറാർഡി ലൊക്കേറ്റലി എന്നിവരാണ് ഇറ്റാലിയൻ മുന്നേറ്റങ്ങൾക്ക് ഇരു വിങ്ങുകളിലൂടെയും കരുത്തു പകർന്നത്. ബെറാർഡിയുടെ സുന്ദര നീക്കത്തിനൊടുവിൽ മൂന്നോളം സ്വിസ് പ്രധിരോധ നിര താരങ്ങളെ കബളിപ്പിച്ചു നൽകിയ ബോൾ ലൊക്കേറ്റലി വളരെ മനോഹരമായി സ്വിസ് ഗോളി യാൻ സോമാറിന് അർധാവസരം പോലും നൽകാതെ വലയിലെത്തിച്ചാണ് ആദ്യ പകുതിയിലെ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ലൊക്കേറ്റലി തൊടുത്ത ലോങ്ങ് റേഞ്ച് സ്വിസ് ഗോൾ വലയുടെ വലത്തേ മൂലയിൽ പതിക്കുമ്പോൾ പ്രതിരോധ താരങ്ങൾക്കും ഗോളിക്കും കാഴ്ചക്കാരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇത്തവണ അസ്സിസ്റ് ഇൻന്റർമിലാണ് താരം ബരെല്ല ആയിരുന്നു എന്ന വെത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ലോക്കറ്റിലിയുടെ ആദ്യ രണ്ടു ഗോൾ പ്രകടനത്തിനാണ് റോമാ സ്റ്റേഡയം സാക്ഷ്യം വഹിച്ചത്. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സിറോ ഇമ്മൊബിലെ മറ്റൊരു ലോങ്ങ് റേഞ്ചിലൂടെ തന്റെ നാമവും സ്കോർ കാർഡിൽ എഴുതിച്ചേർത്തു സ്വിസ്സ് വധം പൂർത്തീകരിച്ചു. ഇരു മത്സരങ്ങളിലുമായി ആറു ഗോളുകൾ കണ്ടെത്തിയ ഇറ്റലി ഇന്നു ഏതൊരു ടീമിനും ഭീഷണിയാണ്. മുൻ കാലങ്ങളിൽ പ്രതിരോധത്തിനാണ് ഇറ്റലിയൻ ഫുട്‍ബോൾ പേര് കേട്ടതെങ്കിൽ, ചുറുചുറുക്കും പ്രസരിപ്പും ഉള്ള യുവ നിരയും പരിചയ സമ്പന്നരായ ഒരു കൂട്ടം താരങ്ങളും നിറഞ്ഞ അസൂറിപ്പട പ്രതിരോധവും ആക്രമണവും ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ചു കൊണ്ട് ജൈത്ര യാത്ര തുടരുകയാണ്. യൂറോ ഫൈനൽ സ്റ്റേജിൽ ഇതുവരെ രണ്ടു ഗോളിനപ്പുറം കണ്ടെത്താൻ മുൻ കാലങ്ങളിൽ പാടുപെട്ട അസൂറി പട തുടർച്ചയായി രണ്ടു മത്സരത്തിലും മൂന്നു ഗോൾ കണ്ടെത്തി ഒരു പുത്തൻ പാതയിലൂടെയാണ് റോബർട്ടോ മാഞ്ചിനി നയിച്ചു കൊണ്ടിരിക്കുന്നത്.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ 7 വിക്കറ്റിന്റെ ഉജ്വല വിജയം നേടിയ ഇന്ത്യ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കി (2–0) 3hr935jojnoptpa1fcs0grfgnn https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports bsql75fvfbqh7jkm643k9l9u0 web-stories 44 പന്തിൽ 74 റൺസ് നേടി പുറത്താകാതെ നിന്ന പാതി മലയാളി ശ്രേയസ് അയ്യരുടെ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ. ശ്രേയസും സഞ്ജുവും ചേർന്നു മൂന്നാം വിക്കറ്റിൽ 47 പന്തിൽ നേടിയ 84 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. സഞ്ജുവിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. ക്ഷമാപൂർ‌വം നിലയുറപ്പിച്ച സഞ്ജു പിന്നീടാണ് ടോപ് ഗീയറിലായത്. ലഹിരു കുമാരയെറിഞ്ഞ 13–ാം ഓവറിൽ 3 സിക്സും ഒരു ഫോറും നേടിയ സഞ്ജു അതേ ഓവറിലെ അവസാന പന്തിൽ ബിനുര ഫെർണാണ്ടോയുടെ ഉജ്വല ക്യാച്ചിൽ പുറത്തായി. 18 പന്തുകൾ മാത്രം നേരിട്ട ജഡേജ തുടർബൗണ്ടറികളിലൂടെ ഇന്ത്യൻ വിജയം വേഗത്തിലാക്കി. ജഡേജ–ശ്രേയസ് സഖ്യം നാലാം വിക്കറ്റിൽ 26 പന്തിൽ 58 റൺസ് നേടി.
ഫോണ്‍, പേടിഎം, ഗൂഗിള്‍പേ എന്നിവപോയി ഡിജിറ്റല്‍ റുപ്പിയാകുമോ? ആര്‍.ബി.ഐയുടെ ഡിജിറ്റല്‍ റുപ്പി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നറിയണ്ടേ! ഇക്വിറ്റി നിക്ഷേപം കുട്ടിക്കളിയല്ല; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ 'എനിക്കെതിരെ പ്ലാന്‍ഡ് ആയ മാനിപ്പുലേഷന്‍ നടന്നു'; അതുകൊണ്ടാണ് മിണ്ടാതെ ഇരുന്നതെന്ന് നവ്യ നായര്‍ തീരദേശ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കണം; ബംഗാള്‍ ഉള്‍ക്കടലിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും അനിവാര്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര സമ്മേളനം റീമേക്കുകള്‍ ഫ്‌ളോപ്പ് ആകാന്‍ കാരണമെന്ത്? അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കേരളത്തില്‍ ആദ്യ തടങ്കല്‍പാളയം; മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും
ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കൊച്ചി: നിപ രോഗത്തിന് നല്‍കുന്ന പ്രതിരോധ മരുന്ന് കൊച്ചിയിലെത്തി ഓസ്ട്രേലിയയില്‍ നിന്നും എത്തിച്ച മോണോക്‌ലോൺ ആന്റിബോഡി എന്ന മരുന്നാണ് പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തിൽ വലിയ ആശങ്കയ്ക്ക് വഴിയില്ല. രോഗിയെ ഡിസ്‍ചാർജ് ചെയ്യാനായിട്ടില്ല. എങ്കിലും നില മോശമാകാതെ തുടരുന്നുണ്ട്. ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കരുതുന്ന അഞ്ചുപേരുടെ രക്തപരിശോധനാഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് നാളെ വൈകുന്നേരമോ മറ്റന്നാളോ എത്തുമെന്നാണ് കരുതുന്നത്. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ഫലം വരുന്നതുവരെ നിപ ആണെന്ന് കരുതി ത്തന്നെ ചികിത്സയിലുള്ളവർക്ക് പരിചരണം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇവർക്ക് റിബാവറിൻ ഗുളികകൾ കൊടുക്കുന്നുണ്ട്. ചികിത്സയിലുള്ള എല്ലാവരും ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതനായ വിദ്യാർത്ഥിയുമായി ഇടപെട്ടിട്ടില്ലാത്ത ചാലക്കുടി സ്വദേശി നിപ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നിപ ബാധയ്ക്കുള്ള സാധ്യത കുറവാണെങ്കിലും നേരിയ സംശയം പോലുമുള്ള കേസുകൾ പോലും ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഐസൊലേഷൻ വാ‍ർഡിൽ അഡ്മിറ്റ് ചെയ്തത്. 311 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിലയിരുത്തലുകൾക്ക് ശേഷം ഡയറക്ട് കോണ്ടാക്ട് ഉണ്ടായവർ എത്രപേരെന്ന് ഇന്ന് വൈകുന്നേരം ആകുമ്പോഴേക്കും തീർച്ചപ്പെടുത്തും. ഇതൊക്കെയാണെങ്കിലും വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഇൻക്യുബേഷൻ പീരീഡ് അവസാനിക്കുന്ന സമയത്ത് ഒരുപക്ഷേ പെട്ടെന്ന് കേസുകൾ ഒരുമിച്ച് വന്നേക്കാം. അതും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണ്. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ വഷളാകാതെ പോവുകയാണെങ്കിൽ ഇന്ന് വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കാണാൻ ദില്ലിക്ക് തിരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കിൽ യാത്ര റദ്ദാക്കി കൊച്ചിയിൽ തുടരും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അവലോകന യോഗം നടക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകേണ്ട സാഹചര്യമില്ല. എന്നാൽ ഏതെങ്കിലും മേഖലകളിൽ സ്കൂളുകൾക്ക് അവധി കൊടുക്കണോ എന്ന് ഇന്ന് വൈകിട്ടോടെ തീരുമാനിക്കും. വൈകിട്ട് ഏഴരയുടെ പ്രസ് ബ്രീഫിംഗിൽ കൂടുതൽ വിവരങ്ങൾ പറയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
ന്യൂയോർക്ക്: നിരവധി സ്ത്രീകളെ ക്രൂര ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ വിവാദ’ഗുരു’ കെയ്ത്ത് റാനിയെറിന് 120 വർഷം ജയിൽശിക്ഷ വിധിച്ച് യു.എസ്. കോടതി. കൂടാതെ നിയമത്തിൽ ഏറ്റവും വലിയ പിഴയായ 17.5 ലക്ഷം ഡോളറും ചുമത്തിയിട്ടുണ്ട്. ലൈംഗിക വ്യാപാരവും കുട്ടികളെ പീഡിപ്പിച്ചതടക്കവുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് 60 വയസുകാരനായ റാനിയെറിന് യു.എസ്. ജില്ലനു ജഡ്ജി നിക്കോളാസ് ഗാരുഫി ശിക്ഷ വിധിച്ചത്. നെക്സ്യൂം എന്ന ജീവിതപഠനകല സംഘടനാ സ്ഥാപകനാണ് സെക്സ് കൾട്ട് എന്ന പേരിലറിയപ്പെടുന്ന കെയ്ത്ത് റാനിയെർ. കെയ്ത്തിന്റെ ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് ഭക്ഷണം കൊടുക്കാതെ ലൈംഗീകമായ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. ഉന്നത ഉദ്യോഗസ്ഥരും പ്രശസ്തരുമുൾപ്പടെ നിരവധിപ്പേരാണ് ന്യൂയോർക്കിലെ അൽബാനി ആസ്ഥാനമായ നെക്സ്യൂമിൽ നടത്തപ്പെടുന്ന അഞ്ചുദിവസത്തെ വ്യക്തിത്വ വികസന കോഴ്‌സിന് ചേർന്നിരുന്നത്. 5000 ഡോളറായിരുന്നു കോഴ്‌സ്ഫീസ്. എന്നാൽ െലെംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ട പലരും പട്ടിണിക്കു ഗ്രൂപ്പിനുള്ളിൽ ഡി.ഒ.എസ്. എന്നുപേരുള്ള പിരമിഡ് ഘടനയിലുള്ള ഒരു വിഭാഗത്തെയും റാനിയേർ സൃഷ്ടിച്ചിരുന്നു. ഈ പിരമിഡിന്റെ മുകൾത്തട്ടിലുള്ള റാനിയെർ ഗ്രാൻഡ് മാസ്റ്റർ എന്നും താഴേത്തട്ടിലുള്ള സ്ത്രീകൾ അടിമകളായുമാണ് അറിയപ്പെട്ടിരുന്നത്. അടിമകൾ റാനിയേറിന് വഴങ്ങുകയും നഗ്നചിത്രങ്ങളുൾപ്പടെ പങ്കുവയ്ക്കുകയും വേണം. നിർബന്ധിതരായിരുന്നു. കഴിഞ്ഞദിവസം ബ്രൂക് ലിൻ കോടതിയിൽ നടന്ന വിചാരണയിൽ 15 മുൻ നെക്സ്യൂം അംഗങ്ങൾ റാനിയേറിനെതിരേ മൊഴിനൽകി. ഇതിൽ 13 പേരും സ്ത്രീകളായിരുന്നു.
ദേവിയെ ഉപാസിക്കാനുള്ള ഒന്‍പതു നാളുകളാണ് നവരാത്രി. ദേവീ പ്രീതിക്കുള്ള ഉത്തമമാര്‍ഗം കൂടിയാണത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതമെടുക്കാം. ഈ വര്‍ഷത്തെ നവരാത്രി സെപ്റ്റംബര്‍ 28 ശനിയാഴ്ച രാത്രി 11.57 ന് ആരംഭിക്കും. ഇതനുസരിച്ച് സെപ്റ്റംബര്‍ 29 മുതല്‍ വ്രതം ആരംഭിക്കണം. ഒക്ടോബര്‍ ഏഴിനു ഉച്ചയ്ക്ക് 12.43നു നവമി തീരും. അതുവരെ നവരാത്രി വ്രതമെടുക്കണം. നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്‌നങ്ങളും മാറി ഐശ്വര്യം വരുമെന്നാണു വിശ്വാസം. വ്രതം എടുക്കുന്നതിനു മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതിഹ്യം. ഒമ്പത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്. See also ഒക്ടോബര്‍ 2 ന് തീര്‍ച്ചയായും നാഗദൈവങ്ങളെ ഭജിക്കേണ്ടവര്‍ അന്നേദിവസം പിതൃപ്രീതി വരുത്തുകയും വേണം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. See also സർപ്പ ദോഷത്തിനു പ്രധാന വഴിപാട് ; ദിവസവും ജപിക്കേണ്ട മന്ത്രം എല്ലാ ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാ ലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളില്‍ പൂജിക്കേണ്ടത്. എന്നിരിക്കിലും, ഒമ്പത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങള്‍ ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും. നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്കു സൗന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കുമെന്നാണു വിശ്വാസം. See also രാവിലെ എഴുന്നേറ്റാലുടൻ ആരെ ഭജിക്കണം? എങ്ങനെ ഭജിക്കണം? Related tags : navratri-starting-2019 Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
മതപരമായ അസഹിഷ്ണുതയുടെ ആധിക്യം വളരെയധികം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് വത്തിക്കാൻ. പോളണ്ടിലെ വർസ്വാ പട്ടണത്തിൽ മാനവമാനത്തെ അധികരിച്ച് സെപ്റ്റംബർ 28, 29 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ മോൺസിഞ്ഞോർ യാനുഷ് ഉർബൻചിക്ക് ആണ് വത്തിക്കാന്റെ നിലപാട് അറിയിച്ചത്. “യഹൂദവിരുദ്ധതയും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമെതിരായ അസഹിഷ്ണുതയും മുമ്പും ഉണ്ടായിരുന്നെങ്കിലും ഈ ഇൻറെർനെറ്റ് യുഗം പ്രത്യേകിച്ച്, സാമൂഹ്യമാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം അത് നാടകീയമാംവിധം വർദ്ധമാനമാക്കിയിരിക്കുകയാണ്. ക്രൈസ്തവർ, മുസ്ലീംങ്ങൾ, ഇതരമതസ്ഥർ എന്നിവർക്കെതിരായ അസഹിഷ്ണുതയും വിവേചനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്” – മോൺ. യാനുഷ് ഉർബൻചിക്ക് ചൂണ്ടിക്കാട്ടി. യഹൂദവിരുദ്ധത, മുൻവിധി തുടങ്ങിയവയാണ് ഈ അവസ്ഥക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവർ ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുവെന്നത് ന്യൂനപക്ഷങ്ങൾ മാത്രമാണ് അസഹിഷ്ണുതക്കും വിവേചനത്തിനും ഇരകളാകുന്നതെന്ന തെറ്റായ അനുമാനത്തെ ഖണ്ഡിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യഹൂദ ആരാധനാലയങ്ങളായ സിനഗോഗുകൾ, ക്രൈസ്തവ ദൈവാലയങ്ങൾ എന്നിവയുടെ നേർക്കുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ പരിശുദ്ധ സിംഹാസനത്തിന് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തിയ മോൺസിഞ്ഞോർ ഉർബൻചിക്ക്, ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം അക്ഷരാർത്ഥത്തിലും അരൂപിയിലും ചിന്താസ്വാതന്ത്ര്യത്തിനും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അല്ലെങ്കിൽ വിശ്വാസ സ്വാതന്ത്ര്യത്തിനും എതിരാണെന്ന് പ്രസ്താവിച്ചു. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
ഞാൻ ഒരു കാറ്റാണെങ്കിൽ ദൈവം വൃക്ഷമാണ് ഞാൻ എന്ത് പറഞ്ഞാലും അവൻ തല കുനിക്കും ഞാൻ ശരീരമാണെങ്കിൽ ദൈവം നിഴലാണ് ഞാൻ പോകുന്നതെന്തും അവൻ എന്നോടൊപ്പം ഉണ്ടാകും ഞാൻ ഒരു സഞ്ചാരിയാണെങ്കിൽ ദൈവം വിളക്കാണ്… Read More »ദൈവവും ഞാനും Search for... Download App Amazon Todays Deals ദേ അക്ഷരത്താളുകൾ കഥകൾ നിങ്ങളുടെ ഫേസ്ബുക്കിലും.. കഥകൾ വരുന്ന ആ നിമിഷം തന്നെ വായിക്കുവാൻ ഇപ്പോൾ തന്നെ പേജ് ലൈക്ക് ചെയ്യൂ 👍 അക്ഷരത്താളുകൾ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ കഥകൾക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മദ്രാസ്‌ എന്നറിയപ്പെട്ടിരുന്ന ചെന്നൈ, തമിഴ്‌നാട് സംസ്ഥാനത്തിന്റെ തലസ്ഥാനവും, ഇന്ത്യയിലെ നാലാമത്തെ വലിയ മഹാനഗരവുമാണ്. ബംഗാൾ ഉൾക്കടലിന്റെ കോറൊമാന്റൽ തീരത്തിലാണ് ചെന്നൈ സ്ഥിതി ചെയ്യുന്നത്. ഏകദേശം 7.60 ദശലക്ഷം ജനങ്ങൾ (2006 ലെ കണക്ക്‌) ഇവിടെ ജീവിക്കുന്നു. ലോകത്തിലെ തന്നെ 36ആമത് വലിയ മഹാനഗരമാണ് ചെന്നൈ. The city of Madras in 1909 പുരാതന കാലഘട്ടത്തിലെ ദക്ഷിണഭാരതംതിരുത്തുക മദരാസപ്പട്ടണം എന്നറിയപ്പെട്ടിരുന്ന ചെന്നൈ, നെല്ലൂരിലെ പെണ്ണാറിനും കടലൂരിലെ പെണ്ണാറിനും നടുവിൽ സ്ഥിതി ചെയ്ത തൊണ്ടൈമണ്ഡലം എന്നും അറിയപ്പെട്ടിരുന്നു. തൊണ്ടൈമണ്ഡലത്തിന്റെ തലസ്ഥാനം കാഞ്ചീപുരം ആയിരുന്നു. രണ്ടാം നൂറ്റാണ്ടിലാണ് തൊണ്ടൈമാൻ ഇളം തിരയൻ എന്നാ ചോഴ രാജാവ് തൊണ്ടൈമണ്ഡലം ഭരിച്ചിരുന്നത്.കുറുമ്പന്മാർ എന്നാ തദ്ദേശവാസികളെ കീഴ്പ്പെടുത്തി തൊണ്ടൈമണ്ഡലത്തിന്റെ മേൽ ആധിപത്യം നേടിയത്‌ തൊണ്ടൈമാൻ ഇളം തിരയൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ചെന്നൈ എന്ന ആധുനിക നഗരം സ്ഥാപിക്കപ്പെടുന്നത് ബ്രിട്ടിഷുകാരുടെ ഭരണത്തിൻകീഴിലാണ്. അതിൽ തന്നെ സെന്റ്‌ ജോർജ്ജ് കോട്ട വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. കോട്ടയെ ചുറ്റിയാണ് നഗരം വളർന്നത്‌ എന്നുതന്നെ പറയാം. നഗരസ്ഥാപനം യൂരോപ്യരാണ് നടത്തിയത് എങ്കിലും നഗരത്തിനു ചുറ്റുമുള്ള ഗ്രാമങ്ങൾ, എല്ലാം ആയിരത്തിലധികം വർഷത്തെ പഴക്കമുള്ളവയാണ്. അങ്ങനെയുള്ള ഗ്രാമങ്ങൾ ഇപ്പോൾ നഗരാതിർത്തിക്കുള്ളിൽ വന്നു എങ്കിലും ക്ഷേത്രങ്ങളെ ചുറ്റിയുള്ള ജീവിതം ഇന്നും നിലനിൽക്കുന്നു. തിരുവാന്മിയൂർ, തിരുവൊട്രിയൂർ, തിരുവള്ളിക്കേണി (ട്രിപ്ലിക്കേൻ), തിരുമയിലൈ (മയിലാപ്പൂർ), തിരുമുല്ലൈവായൽ, തിരുനിന്ട്രവൂർ എന്നിവ പ്രസിദ്ധങ്ങളായവ.. അതിൽ, തിരുവാന്മിയൂർ, തിരുവൊട്രിയൂർ, തിരുമയിലൈ എന്നിവ മൂവരുടെ തേവാരങ്ങളിൽ (അപ്പർ, സമ്പന്ദർ, നാവുക്കരസർ) പരാമർശിക്കപ്പെട്ടിട്ടുണ്ട്. തിരുവള്ളിക്കേണിയാകട്ടെ, "നാലായിര ദിവ്യ പ്രബന്ധങ്ങളിൽ" പരാമർശിക്കപ്പെട്ടിരിക്കുന്നു. മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രം ഏഴാം നൂറ്റാണ്ടിൽ പല്ലവന്മാർ നിർമിച്ചതാണ്. ഇളം തിരയനു ശേഷം ചോഴ രാജകുമാരനായ ഇളം കില്ലി തൊണ്ടൈമണ്ഡലം ഭരിച്ചു. ശതവാഹന രാജാവായ പുലുമയി രണ്ടാമൻ വടക്ക് നിന്നും നടത്തിയ ആക്രമണത്തിലാണ് ചോഴന്മാരുടെ പിൻവാങ്ങലിനു കാരണമായത്‌. ശതവാഹനന്മാർ, കാഞ്ചീപുരം മേഖലക്ക്‌ സാമന്തന്മാരെ നിയമിച്ചു. ബപ്പസ്വാമി ആണ്ഇവിടത്തെ ആദ്യത്തെ പല്ലവ രാജാവ് എന്ന് ചരിത്രം. അദ്ദേഹം തന്നെ, ശതവാഹനരുടെ സാമന്തനായി മൂന്നാം നൂറ്റാണ്ടിൽ ഭരിചിരുന്നതാണ്. മൂന്നാം നൂറ്റാണ്ടിനു ശേഷം പല്ലവർ കാന്ചീപുരവും ചുറ്റുമുള്ള ഗ്രാമങ്ങളും അടക്കി, സ്വതന്ത്ര ഭരണം തുടങ്ങി. ചുരുങ്ങിയ കാലം കലഭ്രാന്മാരുടെ ഭരണത്തിൽ നിന്നതോഴിച്ചാൽ, മൂന്നാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടു വരെ പല്ലവർ തന്നെ കാഞ്ചീപുരം ഭരിച്ചു. 879ൽ ആദിത്യ ഒന്നാമന്റെ ചോഴ സൈന്യം പല്ലവ സൈന്യത്തെ കീഴ്പെടുത്തി കാഞ്ചീപുരത്തിന് മേൽ അധികാരം സ്ഥാപിച്ചു. ജടവർമ്മ സുന്ദരപാണ്ട്യന്റെ കീഴിൽ പാണ്ട്യ സൈന്യം ശക്തി പ്രാപിക്കുകയും, 1264ൽ ചോഴരെ നിഷ്കാസിതരാക്കുകയും ചെയ്തു. പിന്നീട്, അരനൂറ്റാണ്ടു കാലം ബാഹ്മിനി രാജവംശവും ദില്ലിയിലെ അലാവുദ്ദീൻ ഖില്ജിയും ആക്രമിക്കുന്നത് വരെ പാണ്ട്യഭരണം നിലനിന്നു. 1361ൽ കുമാര കമ്പന എന്നാ വിജയനഗര സമ്രാട്ട് ബുക്കാ ഒന്നാമനെ കീഴ്പെടുത്തി തൊണ്ടൈമണ്ഡലത്തിന്റെ അധികാരം പിടിച്ചെടുത്തു. "https://ml.wikipedia.org/w/index.php?title=ചെന്നൈയുടെ_ചരിത്രം&oldid=3413824" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ജീവിതത്തിലുടനീളം മതേതര നിലപാടുകള്‍ വളരെ ശക്തമായി പിന്തുടര്‍ന്നു പോന്നിരുന്ന മതേതരനായ നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് കെ എം ജാഫര്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവായ ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ നാലാം തലമുറക്കാരനാണ് കെ എം ജാഫര്‍. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലബാര്‍ പോരാട്ടം ചരിത്രവും നാട്ടുചരിത്രവും ‘ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ കെ എം ജാഫര്‍. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കാര്‍ഷിക സമൂഹം നടത്തിയ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ പോരാട്ടത്തിന്റെ യഥാര്‍ത്ഥ ചരിത്രമാണ് പുസ്തകം പറയുന്നത്. ‘ഏറനാടന്‍ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി, ആലി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിര്‍ഭരമായ പങ്കിനെയും ഈ കൃതിയില്‍ അനാവരണം ചെയ്യുന്നു. ‘മലബാര്‍ പോരാട്ടം, ചരിത്രവും നാട്ടുചരിത്രവും’ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ജാഫര്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയിരുന്നു. ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദു വിരുദ്ധനായി മുദ്രകുത്തിയിട്ടുണ്ടെങ്കിലും, വാസ്തവത്തില്‍ അദ്ദേഹം അങ്ങനെയല്ല. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രസ്ഥാനത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത നേതാക്കളില്‍ ഹിന്ദു നേതാക്കളും ഉള്‍പ്പെടുന്നു. അദ്ദേഹം ഹിന്ദു വിരുദ്ധനാണെന്ന് തെളിയിക്കാന്‍ തെളിവുകളൊന്നുമില്ല. കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് പോലീസ് M5 എന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ ഉപയോഗിച്ചിരുന്നു’. ജാഫര്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കുഞ്ഞമ്മദ് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ ബ്രിട്ടീഷുകാര്‍ വേട്ടയാടി. ഇതെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ അദ്ദേഹം ഒളിവില്‍ പാര്‍ക്കുകയും പിന്നീട് അദ്ദേഹത്തെ പിടികൂടി നാടുകടത്തി ആന്‍ഡമാന്‍ ദ്വീപുകളില്‍ തടവിലാക്കുകയും ചെയ്തു. ഏകദേശം എട്ടു വര്‍ഷത്തോളം ഈരാറ്റുപേട്ടയില്‍ താമസിച്ച അദ്ദേഹം അവിടെവെച്ച് ഒരു മുസ്ലീം കുടുംബത്തിലെ സ്ത്രീയെ വിവാഹം കഴിച്ചു, അതില്‍ ദമ്പതികള്‍ക്ക് മുഹിയുദ്ദീന്‍കുട്ടി ഹാജി എന്നൊരു മകനുണ്ടായിരുന്നു. ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജി പിന്നീട് മറ്റൊരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ചുവെന്നും ഇവര്‍ക്കുണ്ടായ മകനായിരുന്നു കുഞ്ഞഹമ്മദ് ഹാജി- ജാഫര്‍ പറഞ്ഞു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ജുനൈദ് അബൂബക്കറിന്റെ നോവൽ പ(ക.) എന്ന നോവലിനെ വായനയ്ക്കു വിധേയം ആക്കുമ്പോൾ രണ്ടു കാര്യങ്ങൾ അവഗണിച്ചു കടന്നു പോകാൻ സാധ്യമല്ല . ഒന്ന് വേഗതയേറിയ ഭാഷ, വിവരണങ്ങൾ വളരെ ചെറുതാണ് വാക്കുകൾ ദുർഗ്രാഹ്യമാകാതെ കൊച്ചു കൊച്ചു വാക്കുകളിലൂടെ കഥ അല്ല കഥകൾ പറഞ്ഞു പോകുന്നു. രണ്ടാമത് അല്പം സംവാദങ്ങൾ ആവിശ്യമുള്ള ഒന്നാണ് അത് ” എഴുത്തുകാരന്റെ സർഗ്ഗാത്മകത, ഭാവന ” എന്നൊക്കെ വേണമെങ്കിൽ പറയാം . എഴുത്തുകാരന്റെ സർഗ്ഗാത്മകത എന്നത് എപ്പോഴും ഒരു വലിയ “ഇണ്ടാസ്” ആയി അവതരിപ്പിക്കുന്ന എഴുത്തുകളും അഭിമുഖങ്ങളും ആണ് കാണാറുള്ളത് . എന്നാൽ ആ ” ഇണ്ടാസുകളേ ” വലിച്ചു കീറുന്ന ശൈലിയാണ് എഴുത്തുകാരൻ ഈ നോവലിൽ പിന്തുടരുന്നത് .എഴുത്തുകാരന്റെ സർഗ്ഗാത്മകത,വായനക്കാരോട് ചേർന്നും സംവദിച്ചും പോകുന്ന ശീലങ്ങളിലൂടെ പുത്തൻ വഴികളാണ് തുറക്കപ്പെടുന്നത്.വായനക്കാരിൽ നിന്നും അന്യമായ ഏതോ ലോകത്തു നിന്ന് തനിക്കു മാത്രം കിട്ടുന്ന ഒന്നായി സർഗ്ഗാത്മകത മാറുന്നില്ല. മറിച്ചു എഴുത്തുകാരനും വായനക്കാരനും സമ്മേളിക്കുവാൻ സാധിക്കുന്ന ഇടങ്ങളുടെ ലോകമാക്കി സർഗാത്മകതയെ മാറ്റിത്തീർക്കുവാൻ ശ്രമിക്കുന്ന പരിശ്രമങ്ങളാണ് ഈ നോവൽ .അതിനാൽ എഴുത്തുകളിലും വായനകളിലും മാറിവരുന്ന ശീലങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവൽ കൂടി ആയി ഇതിനെ കാണണം . പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ പാതിപ്പാടത്തിന്റെ വെളിപ്പെടുത്തലുകൾ പാതിപ്പാടം എന്ന ഉൾനാടൻ ഗ്രാമം. അവിടെ നടക്കുന്ന സംഭവവികാസങ്ങൾ അതിലുടെ ഉണ്ടായി വരുന്ന പട്ടികമ്പനി എന്ന ഗുണ്ടാ സംഘത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത്.ഒരു ദേശത്തിന്റെ അല്ലെങ്കിൽ പ്രദേശത്തിന്റെ കഥകൾ “നന്മ മരങ്ങളിലൂടെ ” വായിക്കുവാനും അറിയാനും ആഗ്രഹിക്കുന്ന വായനയുടെ സദാചാര നിർമ്മിതികൾക്കാണ് ഈ നോവൽ ഒരു മറു വായന ആയി മാറുന്നത്. ” ഗുണ്ടാ സംഘം ” എന്ന ആശയം അതിന്റെ ഉപയോഗങ്ങൾ എങ്ങനെയാണു പ്രയോഗത്തിൽ വരുന്നത് എന്ന് വിശദമായി എഴുതുന്നുണ്ട്. കലുങ്കുകളിലും റോഡുകളിലും വായനശാലകളും ഇരിക്കുന്നവരും സംസാരിക്കുന്നവരും വൈകുന്നേരം റോഡിലൂടെ നടക്കുന്ന പെൺകുട്ടികളും എല്ലാം സദാചാരം തെറ്റിക്കുന്ന നമ്മളെ സംബന്ധിച്ച് “ഗുണ്ടാ സംഘങ്ങളാണ്”. ഒരു വിശേഷ സാഹചര്യത്തിൽ മറ്റു ചിലരുടെ വ്യാഖ്യാനങ്ങളിലൂടെ ഗുണ്ടകൾ ആയി മാറുന്ന ചെറുപ്പക്കാരുടെ ജീവിതകഥകൾ കൂടിയാണ് ഇത് . എന്നാൽ ആ ജീവിത കഥ വെറും ചില മനുഷ്യരുടെ കഥ മാത്രം ആയി തീരാതെ ഒരു ദേശത്തിന്റെ ചരിത്രങ്ങൾ, അവിടുത്തെ ഓർമ്മകൾ, അങ്ങനെ ഒരുപാടു വെളിപ്പെടുത്തലുകളിലേക്കു ആണ് കടന്നു പോകുന്നത്. കഥകൾ ഒരു വ്യക്തിയിലോ, ഒന്നിൽ അധികം വ്യക്തികളിലോ കേന്ദ്രീകരിക്കുന്ന രചനാ സങ്കേതങ്ങൾക്കു അപ്പുറത്തു കഥകൾ വെളിപ്പെടുത്തലുകൾ ആയി മാറുന്നു. ആ വെളിപ്പെടുത്തലുകളിൽ ഏറ്റവും വലിയ ഒരു വെല്ലുവിളി എന്നത് എങ്ങനെ ആണ് ഒരു ഗുണ്ടാ സംഘത്തിലുടെ കഥ പറയുക എന്നത് ആണ് . എന്നാൽ ആ വെല്ലുവിളിയെ എങ്ങനെ കഥപറച്ചിലിന്റെ പുത്തൻ സങ്കേതം ആക്കി മാറ്റം എന്ന് കൂടി ഈ പുസ്തകം കാട്ടിത്തരുന്നു . അത് വെളിവാക്കിത്തരുന്നത് ഈ ഗുണ്ടാ സംഘത്തിന്റെ തുടക്കം എങ്ങനെ എന്ന് എഴുത്തുകാരൻ കാട്ടുന്ന ഒരു ഭാഗം ഉണ്ട്. എന്നാൽ ആ ഭാഗത്തെ “അശ്ലീലം” എന്ന് അടയാളപ്പെടുത്താവുന്ന വായനക്കാരന്റെ കണ്ണിൽ നിന്നും വായനയുടെ, എഴുത്തിന്റെ പുത്തൻ തലത്തിലേക്ക് ഉയർത്തുന്നതാണ് ശൈലി. ആ ശൈലി എഴുത്തുകാരന്റെ ശൈലി എന്നതിൽ നിന്നും പാതിപ്പാടത്തിന്റെ വെളിപ്പെടുത്തലുകൾ എന്ന ശൈലിയിലേക്ക് ഉയർത്തപ്പെടുന്ന അതി സൂക്ഷ്മതയാർന്ന പ്രക്രിയകൾ ആണ് ഈ നോവൽ നമുക്ക് മുൻപിൽ ഒരുക്കുന്നത്.അത് കൊണ്ട് ആ പാതിപ്പാടത്തിന്റെ ഉടലിൽ വിരിയുന്ന കഥകളെ വാക്കുകളും ജീവിതങ്ങളും കവിതകൾ കൊണ്ടും അണിയിച്ചു ഒരുക്കുന്ന സൂക്ഷ്മ വാസനകൾ ആണ് നടക്കുന്നത്. വെള്ളിലയുടെ വീടും അണ്ണന്റെ കാളക്കെട്ടും മാർത്താണ്ഡന്റെ ചായക്കടയും പാർട്ടി ഓഫീസും പാതിപ്പാട് ആറും എല്ലാം വെളിപ്പെടുത്തലിന്റെ,ഒരു പിറവിയുടെ നോവായി മാറുന്നു വാക്കുകളും ജീവിതവും ഈ നോവലിന്റെ വലിയൊരു സവിശേഷത എന്നത് ഇതിന്റെ ഭാഷയാണ്. കൊച്ചു കൊച്ചു വാക്കുകളിലൂടെ കടഞ്ഞെടുക്കുന്ന ജീവിതം അല്ലെങ്കിൽ ജീവിതം വരയ്ക്കുന്ന ഭാഷകളാണ് ഉള്ളത് . ആ ഭാഷ നൽകുന്ന വാക്കുകൾ ഈ നോവലിൽ തുടക്കം മുതൽ കാണാൻ സാധിക്കും . തുടക്കത്തിൽ പറയുന്ന പോലെ അട്ടാശേരി അണ്ണന്റെ അക്ഷരങ്ങൾ പിഴക്കുമ്പോൾ അത് പുതിയ വാക്കായി മാറ്റി (കഠിനമായ പണിയിടങ്ങളിൽ ഉത്സാഹത്തിനു ഉപയോഗിക്കുന്ന വാക്ക് ) ഉപയോഗിക്കുന്നത് പോലെ തന്നെയാണ് നോവലും വാക്കിനേയും ഭാഷ എന്നതിനെയും പെറുക്കി എടുക്കുന്നത്. ഉദാഹരണമായി ഈ നോവലിലെ തന്നെ ചില വാക്കുകൾ, വരികൾ നോക്കാം. “കണ്ടത്തിന്റെ നടുക്കൂടെ പാതിപ്പാട് ആറ് വെള്ളിലയുടെ നെഞ്ച് പോലെ വിരിഞ്ഞു ഒഴുകുന്നു “, “എന്തെല്ലാമോ വർത്തമാനങ്ങൾ പറഞ്ഞു.വെള്ളില ഒരു പെണ്ണല്ലാതായി. ഞങ്ങളുടെ കൂട്ടത്തിലെ ഒരാളായി മാറി.ഞങ്ങൾ ഒരു കമ്പനി ആയി”. ഇങ്ങനേ എത്രയോ കൊച്ചു വാക്കുകളിൽ കൂടെ ജീവിതങ്ങൾ കോറി വരക്കുകയാണ്. ഇന്ന് നമ്മുടെ വാക്കുകൾ,ഭാഷകൾ,വർത്തമാനങ്ങൾ എല്ലാം ലിംഗ ബോധ്യങ്ങളുടെ അധികാര ഇടത്തിൽ നിൽക്കുമ്പോൾ ആ അധികാര ഇടത്തെ ഇല്ലായ്മ ചെയ്യുന്ന വാക്കുകളും വർത്തമാനങ്ങളും നിർമ്മിച്ച് സംഘ ബോധ്യങ്ങളുടെ “കമ്പനി ” എന്ന ഇടം ,വാക്കിന്റെയും ജീവിതത്തിന്റെയും ഒന്നാകലിന്റെ കമ്പനി ഇടങ്ങൾ നെയ്തെടുക്കുകയാണ് ഇവിടെ. കൂട്ട് ചേരലിന്റെ, ഒന്നാകലിന്റെ അല്ലെങ്കിൽ “കൂട്ടത്തങ്ങളുടെ” വാക്കുകളും ജീവിതവും ഊടും പാവും നൽകി വായിക്കാൻ ശ്രമിക്കുകയാണ്. ഒറ്റപ്പെടലിന്റെ ,ഒറ്റപ്പെടുത്തലുകളുടെ ഈ ലോകത്തിൽ പട്ടി കമ്പനി പ (ക.) കൂട്ടത്തങ്ങളുടെ ലോകങ്ങൾ നിർമ്മിക്കയാണ്. അത് നമുക്ക് ഈ നോവലിന്റെ തലക്കെട്ടിൽ നിന്നും തന്നെ മനസിലാക്കാം. പട്ടി കമ്പനി എന്ന വാക്ക് തന്നെ ഒരു “വികസിത സമൂഹം ” കേൾക്കാൻ ആഗ്രഹിക്കാത്ത പേരാണ്. രണ്ട് ആ വാക്കിനെ ഒരു വിശേഷ രീതിയിൽ എഴുതുമ്പോഴും വായിക്കപ്പെടുന്നത് “പക” എന്നാണ് . അതായതു ഒരു പൊതുസമൂഹം സ്വീകരിക്കാൻ,കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ ഒന്നിനെ എടുത്തു അതിലൂടെ കൂട്ടത്തങ്ങളുടെ വാക്കുകളും ജീവിതങ്ങളും അപനിർമ്മിക്കുകയാണ്. ഒരു ആദർശ സമൂഹ നിർമ്മിതി എന്നതിനേക്കാൾ ഒരു സമൂഹം ഏങ്ങനെ നിർമ്മിക്കപ്പെട്ട് ഇരിക്കുന്നു. അതിനെ വായിക്കാനും അതിലൂടെ ജീവിതത്തിൽ പുത്തൻ തുടക്കങ്ങൾ കുറിക്കാനുമാണ് എഴുത്തുകാരൻ വായനക്കാരെ പ്രേരിപ്പിക്കുന്നത്. പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ ശവക്കോട്ടകൾ നിർമ്മിക്കുന്ന ലോകങ്ങൾ ഒരു സവിശേഷ സാഹചര്യത്തിൽ സമൂഹം തന്നെ ഗുണ്ടകളാക്കി മാറ്റപ്പെടുന്നവർക്ക്‌, അവരെ നാണം കെടുത്തിയും,ശപിച്ചും പുറത്തേക്കു വിടുമ്പോൾ അവരെ ചേർക്കുന്നത് മരണപ്പെട്ടവരുടെ ഇടങ്ങളാണ്. അതായത്, ശവക്കോട്ടകൾ ഓർമ്മകൾ മണ്ണിലേക്ക് ചേർക്കപ്പെട്ടവരുടേതാണ്. നോവലിലെ കഥാപാത്രങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടവർ ആകുമ്പോൾ അവരെ സ്വീകരിക്കുന്നത് ശവക്കോട്ടകൾ ആണ് . പൊതു ഇടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടവരും ബോധലോകത്തിനു വേണ്ടാത്ത ഇടങ്ങളുമായ ശവക്കോട്ടകളും ചേർന്നാണ് ഈ നോവലിൽ പുതിയ ഓർമ്മകളുടെ ലോകങ്ങൾ നിർമ്മിക്കുന്നത്. ഏഴാം അധ്യായത്തിൽ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് ” ഞങ്ങൾ കൂടുതൽ സമയവും വായനശാലയിലും മറ്റുമായി കവലയിൽ തന്നെ കൂടി . സന്തോഷവും സങ്കടവും വരുമ്പോൾ കരിമാത്തുച്ചിറ ശവക്കോട്ടയിലും. അതായത് വേർപാടുകൾ ഉണ്ടാകുമ്പോൾ തള്ളിക്കളഞ്ഞു മനുഷ്യ ഓർമ്മയിൽ നിന്ന് തന്നെ അകന്നു പോകുന്ന ജീവിതങ്ങളുടെ കൂടെ നിന്ന് ജീവിതത്തിന്റെ സന്തോഷങ്ങളെയും സങ്കടങ്ങളെയും പങ്കുവെക്കുന്ന പട്ടിക്കമ്പനിയിലെ മനുഷ്യരുടെ ഇടമായി ശവക്കോട്ടകൾ മാറുന്നു. ഭീതിയുടെയും മരണത്തിൻെറയും മാത്രം ഇടം ആക്കി അകറ്റിനിർത്തുന്ന ഇടങ്ങളെ,ചിന്തകളെ , മനുഷ്യ ജീവിതങ്ങളോട് ചേർത്ത് വായിച്ചു സങ്കീർണമായ പുതിയ ഇടങ്ങളെ പറ്റി,ജീവിതത്തിലെ സങ്കീർണമായ ബന്ധങ്ങളെ വായിക്കാനുള്ള ശ്രമം കൂടിയാണ് .ശവക്കോട്ടകളിൽ നിന്നാണ് അവർ സമൂഹത്തെപ്പറ്റിയുള്ള പുത്തൻ വായനകൾ തന്നെ നടത്തുന്നത്. അടിയന്തിരാവസ്ഥ എന്നതിനെ നോക്കി കാണുന്നത്,കൂടെയുള്ള കൂട്ടുകാരന്റെ ‘അമ്മ തമിഴ് നാട്ടുകാരനോടൊപ്പം പോകുമ്പോൾ തടഞ്ഞു നിർത്തുന്ന കൂട്ടുകാർക്കു മുൻപിൽ “അവരെന്റെ അമ്മയാടാ എവിടെങ്കിലും പോയി അവർ രക്ഷപ്പെടട്ടേ “എന്ന് പറയുന്നതു നമ്മൾ നിർമ്മിച്ച ഒരു പൊതു ഇടത്തിന്റെ, ബന്ധങ്ങളുടെ സ്ര്യഷ്ടി അല്ല . മറിച്ചു സൂക്ഷ്മമായ സങ്കീർണ ബന്ധങ്ങളുടെ തലത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്. ശവക്കോട്ടകൾ നൽകുന്ന ഒരു സൂക്ഷ്മമായ തിരിച്ചറിവ് ഉണ്ട് അത് ഇങ്ങനെയാണ് “ഇത്രയും വർഷം ഒരുമിച്ചു ഒന്ന് പോലെ നടന്നിട്ടും കുടെയുള്ളവരെക്കുറിച്ചു ഒന്നുമറിയത്തില്ലല്ലോ എന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത് ” . ഇത്തരം തിരിച്ചറിവുകൾ എന്നാണ് നമുക്ക് തന്നെയുണ്ടാകുന്നത്. തിരിച്ചറിവിന്റെ, ഓർമ്മകളുടെ ലോകങ്ങളാണ് ഈ നോവൽ തുറന്നു തരുന്നത്. പ്രതികാരത്തിന്റെയും ലഹരിയുടെയും കഥ എന്നതിനേക്കാൾ പാതിപ്പാടം എന്ന ദേശത്തെ, അവിടുത്തെ ബന്ധങ്ങളെ,കൂടുതൽ തുറവിയിലേക്ക് നയിക്കുന്ന,ശവക്കോട്ടകളെ പോലും പുത്തൻ ജ്ഞാനോദയത്തിന്റെ ഇടമാക്കി മാറ്റുന്ന വായനാലോകങ്ങളാണ് ഈ നോവൽ സമ്മാനിക്കുന്നത്. ഓമൊട്ടേൻ രചിക്കുന്ന ചരിത്രങ്ങൾ നോവലിൽ അപ്രധാന കഥാപാത്രം എന്ന് തോന്നിപ്പിക്കുമെങ്കിലും ഈ നോവലിന്റെ കഥ എന്നതിനെ മുന്നോട്ടു കൊണ്ട് പോകുന്നത് ഓമൊട്ടേൻ ആണ് . പട്ടിക്കമ്പനിയെ പറ്റിയും അവരുടെ എതിരാളികളെ പറ്റിയും വീര സാഹസിക കഥകൾ പറഞ്ഞു മനുഷ്യരെ കേൾപ്പിക്കലാണ് പ്രധാന പണി . എന്നാൽ ഒടുവിൽ ആകുമ്പോഴേക്കും എതിരാളികളുടെ മാത്രം വീര സാഹസിക കഥകൾ പറയുന്ന ഒരാൾ മാത്രം ആയി മാറുന്നു . നോവലിസ്റ്റ് തന്നെ കഥാപാത്രത്തെ പറ്റി പറയുന്നത് “അവന് ഓരോ കാലങ്ങളിലും ആരാധിക്കാൻ ഓരോരുത്തരെ വേണം .ആദ്യം ജയൻ ആയിരുന്നെങ്കിൽ പിന്നെയത് മോഹൻലാൽ ആയി.ഇപ്പോൾ സ്റാൻലിയും . …….പലതും വിശ്വസിക്കാൻ പ്രയാസം എന്നാൽ ആ നാട്ടുകാർ അത് വിശ്വസിക്കുകയും പുതുതായി ആ നാട്ടിൽ വരുന്നവരോട് അതെല്ലാം പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ പുതിയ രൂപത്തിൽ പറഞ്ഞു നടക്കുകയും ചെയ്തു. ഓമൊട്ടേൻ താൻ നിർമ്മിക്കുന്ന കഥകളിലൂടെ നാട്ടുകാർക്ക് വായിക്കാൻ പാകത്തിൽ പുതിയ വീര ചരിത്രങ്ങൾ നിർമ്മിച്ച് കൊടുക്കയാണ്. നാട്ടുകാർ അത് പുതിയ ഭാവത്തിൽ മറ്റു പലരിലേക്കും. ഇതും ചരിത്ര നിർമ്മാണങ്ങളാണ്. എഴുത്തുകാരൻ അൽപം ഹാസ്യത്തിന്റെ മേമ്പൊടി ചേർക്കുന്നുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന, നടത്തിക്കൊണ്ടിരിക്കുന്ന ചരിത്ര നിർമ്മാണങ്ങളോട് ചേർത്ത് വായിച്ചേ മതിയാകു.വീര സാഹസിക കഥകളും പുത്തൻ അടയാളങ്ങളും എല്ലാം ചേർത്ത് അവതരിപ്പിക്കപ്പെടുന്നത് രണ്ടു കയ്യും നീട്ടി വാങ്ങി വായിക്കാനും അത് മറ്റൊരു ഭാവത്തിൽ നമ്മൾ തന്നെ കൈ മാറാനും നിയോഗിക്കപ്പെടുന്ന അവസ്ഥയിൽ ശെരിക്കും പറഞ്ഞാൽ നമ്മൾ എല്ലാം തന്നെ ഓമൊട്ടേൻ ആയി മാറ്റപ്പെടുകയാണ്. ഈ ഓമൊട്ടേൻ ശൈലിയെ പലപ്പോഴും നെഗറ്റീവ് ആയി എതിർക്കുകയോ അല്ലെങ്കിൽ കഥകൾ പറഞ്ഞു ചിരിച്ചു തള്ളുകയോ ആയിരിക്കാം പൊതുവെ ചെയ്യുന്നത്. പക്ഷെ ഓമൊട്ടേൻ അപ്പോഴും പുതിയ പുതിയ കഥകൾ അല്ല ചരിത്രങ്ങൾ നിർമ്മിക്കുന്ന തിരക്കിൽ ആയിരിക്കും. പൊതു സമൂഹം ആ കഥ വെള്ളം തൊടാതെ കൈ മാറ്റം ചെയ്യാൻ തയ്യാറായും നില്കും. ഇതിനേക്കാൾ നന്നായി ഇന്നത്തെ ഇന്ത്യൻ സാഹചര്യം വിവരിക്കാൻ പറ്റുമോ എന്ന് സംശയമാണ്. പ(ക.)നല്കുന്ന സങ്കീർണ്ണ വായനകൾ നോവലിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന പട്ടിക്കമ്പനിയെ ഒരു ആദർശ നായക നായികാ കഥാപാത്രങ്ങൾ എന്ന രീതിയിൽ അല്ല അവതരിപ്പിക്കുന്നത്.പകരം മനുഷ്യ സ്വഭാവങ്ങളോട് സങ്കീർണ്ണതകളിൽ കൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. അവിടെ നേരിടുന്ന പ്രയാസങ്ങളിൽ ഇടപെടുന്നവരായും ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നവരായും എന്നാൽ അതെ സമയം പൊതു സമൂഹം ഇഷ്ടപ്പെടാത്ത പല കാര്യങ്ങളിലും ഇടപെടുന്നവരായും കഥാപാത്രങ്ങൾ മാറുന്നു .അതിനു അർഥം ചില എളുപ്പ വായനകളിലൂടെ ശരി ,തെറ്റ് എന്ന എളുപ്പ വഴികളിലൂടെ ഈ നോവലിനെ വായിച്ചെടുക്കാൻ സാധ്യമല്ല എന്നാണ് . വായനക്കാർക്ക് വേണമെങ്കിൽ പ്രതികാരത്തിന്റെ,പകയുടെ വാതിൽ തുറക്കുന്ന ചില “ഗുണ്ടാ ജീവിതങ്ങളുടെ” കഥ പറയുന്ന ഒരു നോവൽ മാത്രമായി ഇതിനെ വായിച്ചെടുക്കാൻ പറ്റും. എന്നാൽ അതിനപ്പുറമായി ഈ നോവൽ അടയാളപ്പെടുത്തുന്നത് സങ്കീർണ്ണമായ ചില ജീവിതങ്ങളാണ്,സത്യങ്ങളാണ്,രാഷ്ട്രീയമാണ്,ആത്മീയതയാണ്. വെറുമൊരു പകയുടെയും പ്രതികാരത്തിന്റെയും കഥ മാത്രമായി വായിച്ചു പോകാൻ ഈ നോവലിലൂടെ സാധിക്കില്ല. കാലഘട്ടത്തിന്റെ, ആ ഗുണ്ടാ സംഘത്തിന്റെ, പാതിപ്പാടത്തിന്റെ ഇടത്തിന്റെ സങ്കീർണ്ണമായ വായനകളിലേക്കാണ് എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ട് പോകുന്നത്.ആ കുട്ടിക്കൊണ്ടുപോകലിന്റെ ലോകങ്ങൾ കാണാതെ പോകാൻ പറ്റില്ല . അതിനാൽ നോവലിനെ ചില കള്ളികളിൽ ഒതുക്കി നിർത്തി വായിച്ചു പോകുക മാത്രം ചെയ്യാതെ അതിന്റെ തുറന്ന ലോകങ്ങളിലേക്ക് പ്രവേശിക്കുകയാണ് വായനക്കാർക്ക് ചെയ്യാൻ സാധിക്കുന്നത്. പ(ക.)യുടെ സങ്കീർണ്ണ ലോകങ്ങളിലേക്ക്, രചനാ സങ്കേതങ്ങളിലേക്ക് ഇറങ്ങി നില്ക്കാൻ സാധിക്കട്ടെ. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും.
സിനിമ താരങ്ങൾക്കെതിരെ പീഡന ആരോപണവുമായി നടിമാർ തന്നെ രംഗത്ത് എത്താറുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിൽ നിന്നും ഇത്തരം വാർത്തകൾ... നടി ഷംന കാസിം വിവാഹിതയായി; ചിത്രങ്ങൾ കാണാം നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു... പുത്തൻ ചിത്രവുമായി സംയുക്ത, ചിത്രം പകർത്തിയത് സൂപ്പർ സ്റ്റാർ, ആളെ കണ്ടോ? ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത മേനോൻ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്,... ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം, വിവാഹത്തിലേക്കും പ്രണയത്തിലേക്കും നീങ്ങിയത് ഇങ്ങനെ അജിത്തേട്ടൻ ഉൾപ്പടെ മൂന്ന് കുട്ടികളുള്ള പ്രതീതിയാണ് ഇപ്പോഴുള്ളത്; അഞ്ജലി മനസ്സ് തുറക്കുന്നു തമിഴ് സിനിമ നെല്ലിലൂടെയാണ് നായികയായി അരങ്ങേറിയ നടിയാണ് അഞ്ജലി നായർ. പിന്നീട് സീനിയേഴ്സ് സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. ചെറുതും വലുതുമായ നിരവധി... തൂവാനത്തുമ്പികളിൽ തിളങ്ങിയ ആന്ധ്രാസുന്ദരി, രാധയുടെ ഏട്ടത്തിയമ്മ ഇവിടെയുണ്ട് പ്രണയവും, വിരഹവും ഒരുപോലെ വഴങ്ങുന്ന, ഒരു കവിതപോലെ ഹൃദ്യമായി അതിനെ ആസ്വാദകന്റെ മനസ്സില്‍ കോറിയിടാന്‍ കഴിയുന്ന അതുല്യ പ്രതിഭ പത്മരാജന്‍ ജയകൃഷ്ണനെയും... കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത്. സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു….വേദന അടക്കിപ്പിടിച്ച് സീമ ജി നായർ അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നന്റെ വിയോഗം മലയാളികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല.അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു... ശാലുമേനോന്റെ പുതിയ ദേവി അവതാരം! സിനിമാ-സീരിയല്‍ താരമായ ശാലു മേനോനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ശാലു മേനോൻ. നൃത്തത്തിലൂടെയാണ്... ചോറ്റാനിക്കരയിൽ സാരി ഉടുത്ത് സുന്ദരിയായി സരയു…ചിത്രങ്ങൾ കാണാം മലയാളികളുടെ ഇഷ്ട നടിയാണ് സരയു. ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ട്. സിനിമയോടൊപ്പംതന്നെ സീരിയൽ രംഗത്തും നടി സജീവമാണ്. സൂര്യ... തന്റെ ഇരട്ടക്കുട്ടികളെ താലോലിച്ച് നടി നമിത കപൂർ; ചിത്രം വൈറൽ അടുത്തിടെയാണ് നടി നമിത കപൂർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഭർത്താവിനും മക്കൾക്കുമൊപ്പം ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത പുറത്തുവിട്ടത്.... അമ്മൂമ്മയെ ക്ലബ്ബില്‍ കൊണ്ടിരുത്തി, ഇതൊക്കെയാണ് ക്ലബ്ബില്‍ നടക്കുക എന്ന് പറഞ്ഞിട്ട്; ആ ക്ലബിൽ അന്ന് സാനിയ കാണിച്ചത് ; പ്രണയ ബന്ധങ്ങളിൽ സീരിയസ് ആകുന്നതിനെ കുറിച്ചും സാനിയ തുറന്നുപറയുന്നു! മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം ഇന്ന് സാനിയ ഇയ്യപ്പനും വളർന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ക്യൂന്‍ എന്ന... എന്നോട് ആര്‍ക്കാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍! അതിപ്പോള്‍ പറയണോ? അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ചിരിപടർത്തി മല്ലിക സുകുമാരൻ, പൂർണ്ണിമയ്ക്ക് അത് മനസ്സിലാകുമെന്ന് നടി ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞു മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മക്കളും മരുമക്കളും, കൊച്ചുമക്കളും സിനിമയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഏറെ... ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, അതീവ സന്തോഷവതിയായിഅമ്പിളി ദേവി, കാര്യം അറിഞ്ഞോ? സ്നേഹം അറിയിച്ച് നിരവധി പേർ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി ഇപ്പോൾ. വിഷമഘട്ടത്തെ അതിജീവിച്ച്... More Posts Page 10 of 126« First‹ Previous67891011121314Next ›Last » Latest News ഒറ്റക്കെട്ടായി നിന്നുള്ള ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാൻ നന്ദിനി സിസ്റ്റേഴ്സ്; തുമ്പിയെ കോപ്പി അടിച്ച വിവേകിന് പറ്റിയ പറ്റ് ; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക്! November 30, 2022 സിദ്ധുവിനെ വലിച്ചുകീറി അച്ചാച്ചൻ ; വാശിയോടെ സുമിത്രയും ആ തീരുമാനത്തിലേക്ക്; കുടുംബവിളക്കിൽ ഇനി സംഭവിക്കുക വിവാഹം ആകട്ടെ! November 30, 2022 ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല; ശ്വേതയെ സഹായിക്കാൻ മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത! November 30, 2022 മോശം ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ സംഭവിക്കുന്നത്! പുതിയ പോസ്റ്റുമായി അമൃത,ഭാര്യയ്ക്കായി ഭക്ഷണം തയ്യാറാക്കി ബാല‌യും November 30, 2022 മോനുണ്ടായ സമയത്ത് അവന്‍ മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; സബീറ്റ ജോർജ് പറയുന്നു! November 30, 2022 മലയാള സിനിമയിലെ നാല് നായികമാർ ദുബായിൽ ഒന്നിച്ചു; ചിത്രം വൈറൽ November 30, 2022 നല്ല ഭാര്യയായും അമ്മയായും ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു; ,ഇപ്പോൾ ലച്ചുവിന് സ്വന്തം അമ്മയുടെ സ്ഥാനത്ത്; ഉപ്പും മുളകും സെറ്റിലെ നിഷ! November 30, 2022 ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും… പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു; സത്യൻ അന്തിക്കാട് November 30, 2022 ജാതി ആയിരുന്നു തടസ്സം; ഞങ്ങൾ ബ്രാഹ്മണർ ആണ്; സ്നേഹ നായിഡുവും; സ്നേഹയുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് നടൻ പ്രസന്ന! November 30, 2022 ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ അടുത്ത ചിത്രം നഹാസ് നാസർ സംവിധാനം ചെയ്യും! November 30, 2022 Trending Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ News 15 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പറയാത്തത്; ഒരു കുറ്റ സമ്മതം പോലെ പറഞ്ഞുകൊണ്ട് നിത്യാ ദാസ് ! Malayalam അച്ഛനും അമ്മയും പെണ്ണ് ചോദിയ്ക്കാൻ വേണ്ടി പോകുന്നു… ഞാൻ തന്നെ കണ്ടുപിടിച്ച പെൺകുട്ടിയാണ്; സന്തോഷ വാർത്തയുമായി കാർത്തിക് സൂര്യ
ഡൽഹി: അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ ദേശീയതലത്തിൽ നടത്തും. രജിസ്ട്രേഷൻ 2022 സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും. ഐ.ഐ.ടി കാൺപുരാണ് ടെസ്റ്റ് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷക്ക് 29 പേപ്പറുകളാണുള്ളത്. എയറോസ്പേസ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ജിയോമാറ്റിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, കെമിസ്ട്രി, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയാണ് പേപ്പറുകൾ. ഇവയിൽ രണ്ടെണ്ണം പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാം. എകെജി സെന്റര്‍ ആക്രമണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. ജനറൽ ആപ്റ്റിറ്റ്യൂഡ് ഉൾപ്പെടെ 100 മാർക്കിനാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കോട്ടയം, ഇടുക്കി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, ആലുവ-എറണാകുളം, തൃശൂർ, അങ്കമാലി, കോഴിക്കോട്, മലപ്പുറം, വടകര, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. യോഗ്യത: ബി.ഇ/ബി.ടെക്/ബി.ഫാം, ബി.ആർക്, ബി.എസ് റിസർച്, ഫാംഡി, എം.ബി.ബി.എസ്, എം.എസ് സി/എം.എ/എം.സി.എ, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്/എം.എസ് സി, ബി.എ/ബി.എസ് സി/ബി.കോം. മൂന്നാം വർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ‘ഗേറ്റ് 2023’ ഹ്രസ്വവിജ്ഞാപനം http://gate.iitk.ac.inൽ ലഭ്യമാണ്. ഗേറ്റ് സ്കോറിന് മൂന്നു വർഷത്തെ പ്രാബല്യമുണ്ട്. യോഗ്യത നേടുന്നവർക്ക് സ്കോളർഷിപ്പോടെ എം.ടെക് പഠനം നടത്താം. പ്രതിമാസം 12,400 രൂപയാണ് സ്കോളർഷിപ്പ്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
കെജിഎഫ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സ് കീഴടക്കിയ നായകനാണ് യഷ്. രണ്ട് സിനിമകൾ കൊണ്ട് കന്നഡ സിനിമയിൽ തന്റെ തലവര മാറ്റിയെഴുതിയ താരം കേരളത്തിലടക്കം നിരവധി ആരാധകരെ സമ്പാദിച്ചു. കെജിഎഫ് ചാപ്റ്റർ 1 നെ വെല്ലുന്ന ചാപ്റ്റർ 2 ഇറങ്ങിയതോടെ റോക്കി ഫാൻസ് ഡബിൾ സ്‌ട്രോംഗ് ആയി. താരത്തിന്റെ നിരവധി വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അത്തരത്തിൽ കെജിഎഫ് കണ്ട ശേഷം റോക്കി ഭായിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ‘കെജിഎഫ് കണ്ട സമയം മുതൽ അവൻ റോക്കി ഭായിയെ കാണണമെന്ന് പറയുന്നുണ്ട്, അവൻ വളരെ സങ്കടത്തിലാണ്, നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകൾ ഈ വീഡിയോ ഷെയർ ചെയ്ത് ഒടുവിൽ റോക്കി ഭായ് തന്നെ വീഡിയോ കാണ്ടു. ഉടൻ മറുപടിയും എത്തി. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷമായിരിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി. @TheNameIsYash kid wants to meet Rocky bhai,he has been saying this since the time we watched kgf..he has been so sad and would want to see you once.#RockyBhai #KGFChapter2 pic.twitter.com/lHxQ29wteC — iru (@veeruveens) April 21, 2022 തുടർന്ന് താരത്തിന് നന്ദിയറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചയാളും രംഗത്തെത്തി. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റർ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാൾവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, എന്ന താരങ്ങളും വേഷം ചെയ്യുന്നുണ്ട്. Tags: KGF 2YASH FANSYashkgf ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരൻ ചില്ലറക്കാരനല്ല! സസ്പെൻഷൻ പുത്തരിയുമല്ല: അസി. കമ്മീഷണറുടെ കോളറിന് പിടിച്ചതടക്കം ഷബീർ വാങ്ങിക്കൂട്ടിയത് അഞ്ച് സസ്പെൻഷൻ Next Post ഭക്തരുടെ പ്രതിഷേധം വിജയം കണ്ടു : തകർത്ത 3 ക്ഷേത്രങ്ങളും പുനർനിർമിക്കുമെന്ന് ആൽവാർ ജില്ലാ ഭരണകൂടം More News from this section തലമുറകൾക്ക് പ്രചോദനമാണ് ഭഗവദ്ഗീത; മനുഷ്യർക്ക് നീതിയുടെ പാത കാണിച്ചു നൽകുന്ന വിശുദ്ധ ഗ്രന്ഥം: ​യോ​ഗി ആദിത്യനാഥ് സുഹൃത്തായ 14 കാരിയോട് പ്രണയാഭ്യാർത്ഥന നടത്തി, നിരസിച്ചതോടെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു:18 കാരൻ പിടിയിൽ സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു ‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ചുവരെഴുത്ത്; ഇരുട്ടിന്റെ മറവിൽ തീവ്രവാദത്തിന് പിന്തുണ നൽകിയവർക്കെതിരെ വ്യാപക അന്വേഷണം നടി ഹൻസികയ്‌ക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം Load More Latest News പട്ടാപ്പകൽ വീട്ടമ്മയെ മതഭീകരർ മാർക്കറ്റിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു; പ്രതിഷേധവുമായി നാട്ടുകാർ ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം ഇത് ഒരു അവസരമല്ലേ..; ‘ഇത്തവണയെങ്കിലും വ്യത്യസ്തമായി വോട്ട് ചെയ്തൂടെ’ എന്ന് ഗുജറാത്തിലെ വോട്ടർമാരോട് അരവിന്ദ് കേജ്‍രിവാൾ ജോലി മില്ലിൽ, എസ്‌ഐയാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാക്കി വേഷത്തിൽ വാഹനപരിശോധന നടത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഇസ്‌ലാമും സെക്യുലരിസവും തമ്മിലുളള ബന്ധം എന്ത് എന്ന അന്വേഷണം ഈ വിഷയത്തില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം എന്ന തലക്കെട്ടില്‍ നിന്നുളള ഒരു പഠനം ഏറെ പ്രശ്‌നാധിഷടിതമാണ്. ഇവ തമ്മിലുള്ള ബന്ധം പരസ്പര സംഘട്ടനത്തിന്റെതോ, അനൈക്യത്തിന്റെതോ, അതല്ല പരസ്പര സഹകരണത്തിന്റെതാണോ എന്ന ചോദ്യവുമായി ബന്ധപെട്ടതാണ് ഇസ്‌ലാമും ഭരണകുടവും (islam and governance) തമ്മിലുളള ബന്ധവും ഇസ്‌ലാമും നിയമസഹിതയും (islam and law) തമ്മിലുള്ള ബന്ധവും അതുമായി തന്നെയാണ് ബന്ധപ്പെട്ടു കിടക്കുന്നത്. എന്നിരുന്നാലും നിസാരവത്കരിക്കാന്‍ കഴിയാത്തവിധത്തിലുളള സംശയങ്ങളും ചര്‍ച്ചകളും ഈ വിഷയവുമായി നടന്നു കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. അതിനുള്ള പ്രധാന കാരണം സെക്യുലറിസം ഓരോ രാഷ്ട്രങ്ങളിലും വ്യത്യസ്ത രൂപത്തിലാണ് നിലനില്‍ക്കുന്നത് എന്നതുകൊണ്ടാണ്. പ്രത്യക്ഷത്തില്‍ മതേതരത്വം ഒരു തത്ത്വചിന്തയോ അല്ലെങ്കില്‍ തത്ത്വചിന്താ പ്രതിഫലനത്തിന്റെ പരിണാമമോ മതകീയ ചിന്താഗതിക്കാരോടുളള പോരാട്ടമോ ആയി തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അതങ്ങനെയല്ല. പടിഞ്ഞാറന്‍ നാടുകളില്‍ നിലനിന്നിരുന്ന സാമൂഹിക വൈരുധ്യങ്ങള്‍ക്ക് പരിഹാരമായി യൂറോപ്പില്‍ പ്രത്യക്ഷപെടുകയും വികസിക്കുകയും സ്ഫടികവത്കരിക്കപ്പെടുകയും ചെയ്ത ഒന്നാണിത്. അതല്ലാതെ ആ സാഹചര്യത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളോടുളള തത്ത്വചിന്തയോ നിലനില്‍പുസിദ്ധാന്തമോ ഒന്നുമായിരുന്നില്ല ഈ സെക്യുലറിസം. പില്‍ക്കാലത്ത് സംഭവിച്ച പടിഞ്ഞാറിലെ പ്രൊട്ടസ്റ്റന്റ് ആധിപത്യമാണ് മതേതരത്വത്തെ ചിന്താവല്‍ക്കരിക്കുകയും മതത്തിനു പ്രവേശനമില്ലാത്തവിധം കൊട്ടിയടക്കപ്പെടുകയും ചെയ്തത്. പടിഞ്ഞാറന്‍ നാടുകളില്‍ സംഭവിച്ച കത്തോലിക്കാ പ്രൊട്ടസ്റ്റന്റ ് വിഭജനത്തോട് കൂടിയാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇക്കാരണത്താല്‍ തന്നെയായിരുന്നു മതേതരത്വവും മതേതരവത്കരണവും തുടങ്ങിയതും. ഇത് ഒരു ചോദ്യത്തിലേക്ക് നമ്മെ ചെന്നെത്തിക്കുന്നുണ്ട്. അഥവാ നിലവിലുളള അതിന്റെ പ്രവര്‍ത്തന സബന്ധമായ വശമനുസരിച്ച് നമുക്കതിനെ ആവശ്യമുണ്ടോ എന്നതാണ്. ഒരു പക്ഷേ ഈ സിദ്ധാന്തത്തിന്റെ സുപ്രധാനമായ ആശയം എന്നത് രാജ്യത്തിലെ വിവിധമതങ്ങളോടും തെറ്റും ശരിയും തിരിച്ചറിയാനുളള ജനങ്ങളുടെ ഉള്‍കരുത്തിനു നേരെയുമുള്ള ന്യൂട്രലിറ്റിയാണ്, അഥവാ നിക്ഷപക്ഷതയാണ്. അതായത് രാഷ്ട്രത്തിന്റെ സാധ്യത, നിയമപരിപാലനാധികാരം പൊതുമണ്ഡലത്തിലേക്കും മതസാധ്യതകള്‍ സ്വകാര്യതയിലേക്കും ഒതുങ്ങുന്നു. എന്നാല്‍ അമേരിക്കയില്‍ പ്രത്യക്ഷമായി തന്നെ പൊതുമണ്ഡലത്തിലെ മത ഇടപെടലുകള്‍ കാണാവുന്നതാണ്. അവിടെ നിലനില്‍ക്കുന്ന വൈവിധ്യങ്ങളോടൊപ്പം വ്യക്തമായ മതസ്വധീനം നിലനില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നു. അവരുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രഭാഷണങ്ങള്‍ മതപരമായ ഉളളടക്കങ്ങളും പരാമര്‍ശങ്ങളും നിറഞ്ഞതാണ് എന്നതിനപ്പുറം പല തെരഞ്ഞെടുപ്പു പ്രചരണങ്ങളിലും മതവും വിവിധ മത പ്രശ്‌നങ്ങളും സംവാദത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കന്‍ ചിന്തകന്‍ ടോക്ക്വുവില്ലെ (Tocqueville) നിരീക്ഷിച്ചതു പോലെ അമേരിക്കയില്‍ ഏറ്റവും ശക്തമായ പാര്‍ട്ടി എന്നത് ചര്‍ച്ചാണ്. യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളില്‍ മതവും രാഷ്ട്രവും തമ്മിലുളള ബന്ധം ഓരോ രാജ്യങ്ങളിലും വ്യത്യസ്ത അളവിലാണ്. ഇഗ്ലണ്ടിലെ രാജ്ഞി ഭാഗികമായി മതപരവും രാഷ്ട്രീയപരവുമായ അധികാരം പുലര്‍ത്തുന്നു. മതവും രാഷ്ട്രവും തമ്മില്‍ പൂര്‍ണമായി വിഭജിക്കുന്ന ഏക രാജ്യം ഫ്രാന്‍സാണ്. ഫ്രഞ്ച് ചരിത്രത്തില്‍ കത്തോലിക്കാ സഭക്കെതിരെ അരങ്ങേറിയ വിപ്ലവങ്ങളുടെ വിജയമായിരുന്നു അതിനു കാരണം. ഇതേ ഫ്രാന്‍സില്‍ നിന്നു തന്നെയായിരുന്നു മതം പൂര്‍ണമായി പെതുമണ്ഡലത്തില്‍ നിന്ന് മാറ്റപെട്ട് രാഷ്ട്രം തീര്‍ത്തും ദേശീയ വ്യക്തിത്വത്തെ (national identtiy) സംരക്ഷിക്കുന്ന രക്ഷാകര്‍ത്താവായി നിലകൊണ്ടാല്‍ മതിയെന്ന ആശയത്തിന് ചൂടുപിടിക്കുന്നതും. വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും, ചില അറബ് രാഷ്ട്രങ്ങളിലേക്ക് വരെ പടര്‍ന്ന് പന്തലിച്ചതും. ഈ തീവ്രതയുളളതുകൊണ്ടുതന്നെയണ് പൊതുസ്ഥലങ്ങളില്‍ മുസ്‌ലിം സത്രീകള്‍ തലമറച്ചുകൊണ്ട് നടക്കുന്നതിനെ നിരോധിച്ച ഏക യൂറോപ്യന്‍ രാഷ്ട്രമായി ഫ്രാന്‍സ് മാറിയതും. അതേ സമയം മറ്റു യൂറോപ്യന്‍ നാടുകളില്‍ ഈയൊരു പ്രതിസന്ധി നമ്മുക്ക് കാണാന്‍ സാധിക്കില്ല. ഇസ്‌ലാം അതിന്റെ ആരംഭത്തില്‍ തന്നെ മതവും രാഷ്ട്രവും തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ്(സ) തന്നെയായിരുന്നു മത പ്രവാചകനും രാഷട്ര സ്ഥാപകനും. അല്‍മദീന(the ctiy) എന്ന പട്ടണം തന്നെ വിളിച്ചു പറയുന്നുണ്ട് ഇസ്‌ലാം എന്നത് കേവലമൊരു മതമല്ല, മറിച്ച് ഒരു നാഗരിക അര്‍ഥം കൂടി അത് ഉള്‍ക്കൊളളുന്നു എന്ന്. ജനങ്ങളെ കാട്ടാള ജീവിതത്തില്‍ നിന്ന് മനുഷ്യത്വ ജീവിതത്തിലേക്കുളള പരിവര്‍ത്തിപ്പിക്കലായിരുന്നു ഇസ്‌ലാം ചെയ്തത്. ഒരു മതകീയ പ്രവര്‍ത്തനം എന്നനിലയില്‍ പളളിയില്‍ ഇമാമായി നില്‍ക്കുന്നതോടൊപ്പം അദേഹം തന്നെയായിരുന്നു രാഷ്ട്രീയ നേതൃത്വവും സൈന്യാധിപനും വിവിധ കരാറുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും. മദീനയിലെത്തിയതിനു ശേഷം പ്രവാചകന്‍ ആദ്യമായി ഒരു പളളി നിര്‍മിക്കുകയും അവിടെവെച്ച് തന്നെ അല്‍സഹീഫ് എന്ന ഒരു ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഈ ഭരണഘടന തന്നെയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭരണഘടനയും. മദീനയിലേക്ക് കുടിയേറിയവരും മദീനാനിവാസികളും തമ്മില്‍ പാലിക്കേണ്ട നിയമങ്ങള്‍ക്കുപുറമേ ആന്നാട്ടിലെ ജൂത ഗോത്രങ്ങളെയും ഉള്‍കൊളളൂന്നതായിരുന്നു അത്. ഇങ്ങനെ രണ്ട് മതകീയ ഗ്രൂപ്പുകളുണ്ടായിരുന്ന അവിടെ ഒരു വ്യത്യസ്ത ദേശീയ രാഷ്ട്രം സ്ഥാപിതമായി. വിവിധ ഇസ്‌ലാമിക ചിന്തകന്മാര്‍ വരച്ചുകാട്ടിയ പോലെ പ്രവാചകന്‍ തന്നെയായിരുന്നു രാഷ്ട്രവും മതവും തമ്മിലുളള മറനീക്കി മാതൃകാട്ടിയത്. മുസ്‌ലിംകള്‍, ജൂതന്മാര്‍, മറ്റു ബഹുദൈവവിശ്വാസികള്‍ തുടങ്ങിയ എല്ലാവരെയും ചേര്‍ത്ത് ഒരു രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു അവിടെ എന്നാണ് സഹീഫ ഭരണഘടനയില്‍ നിന്ന് മനസ്സിലാകുന്നത്. അതുകൊണ്ടു തന്നെ പൊതുജീവിത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തുന്ന വേര്‍തിരിവ് ഇസ്‌ലാമിന് അന്യമാണ്. ദുനിയാവിലെ കാര്യം എന്നെക്കാള്‍ കൂടുതല്‍ അറിയുന്നത് നിങ്ങളാണ് എന്ന പ്രവാചക വചനം രാഷ്ട്രീയകാര്യങ്ങളില്‍ അടിസഥാനമായ നിയമങ്ങളില്‍ നിന്ന് കൊണ്ട് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധ്യമാണ് എന്നതിനുളള തെളിവാണ്. ഇസ്‌ലാമിക രാഷ്ട്രീയ ഭാവത്തെ കാലാതിവര്‍ത്തിയായി വികസിപ്പിക്കുന്നതിനനുഗുണമായ ഈ വചനം പില്‍ക്കാലത്ത് എങ്ങനെയാണ് ആത്മീയ മതത്തിന്റെ മുദ്രാവാക്യമായി മാറി! മതവും രാഷ്ട്രീയവും സമാന്തര രേഖകളായി നീങ്ങുന്നവയല്ല മറിച്ച് മതം കാലാതീതവും രാഷ്ട്രീയ ജീവിതം കാല ബന്ധിതവുമാണ്. കാലത്തിനനുസൃതമായ വ്യാഖ്യാനങ്ങളും ദേശീയ ചുറ്റുപാടുകളോടുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ക്ഷേമസങ്കല്‍പങ്ങളും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. ഇസ്‌ലാമിക രാഷ്ട്രീയത്തിന് പൊതുവായ ചട്ടക്കൂടുകള്‍ക്കപ്പുറം ആദ്യാവസാനം വരെയുടെ ചിട്ടവട്ടങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഖലീഫമാരെ തെരഞ്ഞെടുത്തതെല്ലാം വ്യത്യസ്തമായ രീതികളായതുകൊണ്ടുതന്നെ നിശ്ചയിക്കപ്പെട്ട ഒരു രൂപരേഖയല്ല തെരഞ്ഞെടുപ്പുകള്‍ക്കും ജനാധിപത്യ വ്യവസ്ഥയില്‍ പങ്കാളികളാകുന്നതിനുമെന്ന് മനസ്സിലാകുന്നു. ഓരോ രാജ്യത്തെയും ഭരണകൂടത്തെയും ഭരണസ്ഥാപനങ്ങളെയും ജനാധിപത്യവല്‍ക്കരിക്കാനും നീതിക്രമത്തിലേക്ക് കൊണ്ടുവരുവാനുമാവശ്യമായ രൂപങ്ങളാണ് ഇസ്‌ലാമിക സമൂഹം അവലംബിക്കേണ്ടത്. കേവല തത്വവാദങ്ങളിലോ മതേതര ആധുനികതയുടെ വ്യക്തിവാദങ്ങള്‍ക്കിടയിലോ വട്ടംകറങ്ങാതെ ജനങ്ങള്‍ക്കുനേരെ സുതാര്യമായ സംവേദനമാണ് ഇസ്‌ലാമികാടിത്തറയില്‍ ഇനിയും വികസിക്കേണ്ടത്. മുസ്‌ലിം നാടുകളില്‍ മതവും രാഷ്ട്രവും തമ്മില്‍ ഗുരുതരമായ വിടവ് ഉണ്ടക്കിയെടുക്കാന്‍ ശ്രമംനടത്തിയിട്ടുണ്ടെങ്കിലും ഇക്കാലം വരെ മുസ്‌ലിംകള്‍ തങ്ങളുടെ പൊതു ജീവിതത്തില്‍ മതം മുറുകെ പിടിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇടപാടുകളും (Mu'amalath) ആരാധനാ കാര്യങ്ങളും (Ibadath) തമ്മിലുളള വ്യത്യാസം വ്യത്യസ്ത ഇസ്‌ലാമിക ചിന്തകന്മാര്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വിവ: ശമീല്‍ വി.കെ Comments Older post ഇസ്‌ലാമിക രാഷ്ട്രീയം: തത്വവും പ്രയോഗവും ചില പൗരാണിക മാതൃകകള്‍ അധിനിവേശ സഞ്ചാരങ്ങളും സാമ്രാജ്യത്വവിരുദ്ധ ദേശാടനങ്ങളും ഇസ്‌ലാമിലെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ നിര്‍വഹണവും മതപണ്ഡിതന്മാരും ഇസ്‌ലാമിന്റെ വിമോചനരാഷ്ട്രീയവും കറുത്തവര്‍ഗക്കാരും: ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ രൂപങ്ങള്‍ പാശ്ചാത്യ ഭ്രമവും നിഷേധവും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഭിന്ന നിലപാടുകള്‍ ജമാലുദ്ദീന്‍ അഫ്ഗാനി, ശരീഅത്തി, ഖുമൈനി....
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
നായയുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് പല വീടുകളുടെയും ഗെയ്റ്റിൽ ഒരിക്കൽ എങ്കിലും കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഇതഃരം ബോർഡുകൾ കണ്ടാൽ തന്നെ കള്ളന്മാർ വീടുകളിൽ കയറാൻ കുറച്ച് ഭയപ്പെടും. എന്നാൽ ബോർഡ്... ഒരിക്കൽ എങ്കിലും വണ്ടി ഓടിച്ചിട്ടുള്ളവർ ഇത് കാണാതെ പോകല്ലേ…(വീഡിയോ) വണ്ടി ഓടിക്കാൻ അറിയുന്ന നിരവധി പേർ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. ഒരുപാട് വർഷത്തെ പരിചയ സമ്പത്തുള്ളവരും ഉണ്ട്. വാഹനം ഓടിക്കാൻ അത്ര നന്നായി അറിയാത്തവരും ഉണ്ട്.നിങ്ങൾ അതിൽ ഏത് വിഭാഗത്തിൽ പെട്ടവർ... ഇങ്ങനെ ഒന്നും ആരും വണ്ടി ഓടിക്കല്ലേ…(വീഡിയോ) ഓരോ ദിവസവും റോഡിലൂടെ പോകുന്നത് ലക്ഷ കണക്കിന് വാഹങ്ങളാണ്.വാഹനം ഓടിക്കാൻ അറിയുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ അതെ സമയം വാഹനം ഓടിച്ച് ശീലം ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം ഹൈ വേ... 3 വയസ്സുകാരി മീൻ കറി വച്ചപ്പോൾ..(വീഡിയോ) മീൻ കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ മീൻ കറി വയ്ക്കാനായി എല്ലാവര്ക്കും ഒരുപോലെ അറിയില്ല. ഒരു നേരം മീൻ ഇല്ലെങ്കിൽ ആഹാരം കഴിക്കാൻ സാധിക്കാത്തവരും നമ്മുക്ക് ഇടയിൽ ഉണ്ട്. എന്നാൽ... ബൈക്ക് യാത്രികനെ അപകടപ്പെടുത്തി കാട്ടാന…(വീഡിയോ) കാടിനോട് ചേർന്ന് കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുക എന്നത് അപകടം നിറഞ്ഞ ഒരു കാര്യമാണ്. കാട്ടിലെ വന്യ മൃഗങ്ങൾ പാല്പോഴും കാറ്റിൽ നിന്നും ഇറങ്ങി വരാനുള്ള സാധ്യത ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ കാടിനോട്... ട്രാക്ടറിന്റെ ടയർ ബൈക്കിൽ ഫിറ്റ് ചെയ്തപ്പോൾ സംഭവിച്ചത്..! (വീഡിയോ) ബൈക്ക് കാണാത്തവരോ ഓടിക്കാത്തവരോ ആയി അതികം ആരും കാണില്ല. ഓരോ ദിവസവും നിരവധി പുത്തൻ ബൈക്കുകളാണ് വിപണിയിൽ ഇറങ്ങി കൊണ്ടിരിക്കുന്നത്. യുവാക്കളുടെ പ്രിയപ്പെട്ട സ്‌പോർട് ബൈക്ക് മുതൽ നല്ല മൈലേജ് നൽകുന്ന സാധാരണകാരന്റെ... കാറിന് മുകളിൽ റോഡ് റോളർ കയറ്റിയപ്പോൾ…(വീഡിയോ) റോഡ് ടാർ ചെയ്യുന്ന വേളയിൽ, നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒന്നാണ് റോഡ് റോളർ. കുട്ടികാലത്ത് നമ്മൾ ഒരു അത്ഭുതത്തോടെ നോക്കി നിന്നിട്ടും ഉണ്ടാകും.. മറ്റു വാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ലോഹം കൊണ്ട്...
എഗ്ഗ് കീമ ! കേട്ടിട്ടുണ്ടോ ഈ വിഭവത്തെക്കുറിച്ച്? പതിവിലും വ്യത്യസ്തമായി നല്ല അടിപൊളി രുചിയോടെ ഉണ്ടാക്കാം by അഞ്ജലി രവീന്ദ്രൻ June 1, 2020 July 22, 2020 0 മുട്ട കൊണ്ട് ഒരു പാട് വിഭവങ്ങൾ നമുക്ക് തയ്യാറാക്കിയെടുക്കാം. അതിൽ ഓരോന്നിനും ഓരോ രുചിയാണ്. ഇന്നൊരു സ്പെഷൽ ഐറ്റമായ എഗ്ഗ് കൊണ്ടുള്ള വിഭവമാണ് എഗ്ഗ് കീമ. ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. യേശു പ്രലോഭിപ്പിക്കപ്പെട്ടു എന്നാൽ എല്ലായ്പോഴും അതിനെ ജയിച്ചു – WFTW 18 ഒക്ടോബർ 2020 December 11, 2020 | Comments closed സാക് പുന്നന്‍ നാം എല്ലാവരും ഓരോ ദിവസവും അഭിമുഖീകരിക്കുന്ന അതേ പ്രലോഭനങ്ങൾ കൃത്യമായി യേശു അഭിമുഖീകരിച്ചു. (എബ്രാ. 4:15). നമ്മുടെ എല്ലാ പരിമിതികളും യേശുവിനുണ്ടായിരുന്നു, എന്നിട്ടും അവിടുന്ന് ജയിച്ചു- കാരണം അവിടുന്ന് നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തിട്ട് താൻ പ്രലോഭിപ്പിക്കപ്പെട്ടപ്പോഴെല്ലാം സഹായത്തിനായി പിതാവിനോടു നിലവിളിച്ചു (എബ്രാ.1:9;5:7). ഒരു മനുഷ്യൻ എന്ന നിലയിൽ യേശുവിനെ പരിശുദ്ധാത്മാവ് സഹായിച്ചു- അതു പോലെ തന്നെ പരിശുദ്ധാത്മാവ് നിങ്ങളെയും സഹായിക്കും. ഒരു യുവാവ് എന്ന നിലയിൽ യേശു പ്രലോഭനങ്ങളെ അഭിമുഖീകരിച്ചതെങ്ങനെയെന്ന് കൂടെ കൂടെ ചിന്തിക്കുക. എല്ലാ യുവാക്കളും നേരിടുന്ന അതേ പ്രലോഭനങ്ങളുടെ വലി, യേശുവിന് അനുഭവപ്പെട്ടു. പ്രലോഭനങ്ങളെ അതിജീവിക്കുന്നത് അവിടുത്തേക്കു അത്ര എളുപ്പമുള്ളതായിരുന്നില്ല. വാസ്തവത്തിൽ അത് അവിടുത്തേക്കു കൂടുതൽ പ്രയാസമുള്ളതായിരുന്നിരിക്കണം, കാരണം അവിടുത്തെ പ്രകൃതം തീർത്തും നിർമ്മലമായിരുന്നു അതുകൊണ്ട് പ്രലോഭനം അവിടുത്തേക്കു കൂടുതൽ അറപ്പുളവാക്കുന്നതായിരുന്നു- അതു കൊണ്ട് അതിൻ്റെ വലി നമുക്കുണ്ടാകുന്നതിനെക്കാൾ ശക്തമായിരുന്നിരിക്കണം. ഇപ്പോൾ പ്രലോഭനത്തിനെതിരേയുള്ള വടംവലിയിൽ യേശു നിങ്ങളുടെ വശത്തുള്ള വടത്തിൻ്റെ ഭാഗത്താണ്- അവിടുന്നു നിങ്ങളെ സഹായിക്കാനായി നിൽക്കുകയാണു താനും. ശത്രുപക്ഷത്തുള്ള നായകൻ നിഗളം എന്നു വിളിക്കുന്ന ഭീമമായ ഭാരമാണ്. അവൻ്റെ അടുത്തായി സ്വാർത്ഥത എന്നു വിളിക്കുന്ന മറ്റൊരു ഭീമമായ ഭാരം. എന്നാൽ മറ്റു പാപങ്ങളോടൊപ്പം ഇവ രണ്ടിനെയും വലിച്ചു നീക്കുവാൻ ദൈവം നിങ്ങളെ സഹായിക്കും- അങ്ങനെ നിങ്ങൾ ജയിക്കും. കർത്താവിനു സ്തുതി! വിശ്വാസത്താൽ നിങ്ങൾക്കു മുറുകെ പിടിക്കുവാൻ ഇവിടെ ഇതാ ഒരു വാഗ്ദത്തം . “നിങ്ങളെ വീഴാതെ വണ്ണം (ഇടറാതെ) സൂക്ഷിക്കുവാൻ യേശു കഴിവുള്ളവനാണ് ” (യൂദാ. 24). ശാരീരികമായ നടപ്പു പോലെ തന്നെ അഭ്യസിക്കേണ്ട ഒന്നാണ് വിശ്വാസത്താലുള്ള നടപ്പ്. തുടക്കത്തിൽ അസംഖ്യം വീഴ്ചകൾ ഉണ്ടായിരിക്കും, ഒരു കുഞ്ഞിനെപ്പോലെ. നിങ്ങൾ മുമ്പോട്ട് വളരുംതോറും വീഴ്ചകൾ കുറഞ്ഞു കുറഞ്ഞു വരും. ഒടുവിൽ, വീഴ്ച വളരെ അപൂർവ്വമായി തീരും, ഒരിക്കലും വീഴാത്ത ഒരു സമയം ഒരിക്കലും ഉണ്ടായില്ലെങ്കിൽ പോലും, ഏറ്റവും വലിയ ഒരു വിശുദ്ധനു പോലും അദ്ദേഹം ഒരിക്കലും വീഴില്ല എന്നു പറയാൻ കഴിയില്ല. നിങ്ങൾ വീഴുമ്പോൾ, നിങ്ങളുടെ വീഴ്ചയെ ‘പാപം’ എന്നതിനു പകരം മറ്റേതെങ്കിലും പേരിൽ വിളിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അത് അപകടകരമാണ്. തങ്ങളുടെ പാപങ്ങളെ ‘പിശക്’, ‘അബദ്ധം’ തുടങ്ങിയ പേരുകളിൽ വിളിക്കുന്നവർ അനേകരാണ്, തങ്ങളുടെ പാപങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുവാനാണ് അങ്ങനെ ചെയ്യുന്നത്. അവർ റോമ.7:17 തെറ്റായി ഉദ്ധരിക്കുക പോലും ചെയ്യുന്നു, “അതു പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രെ…”, അവരുടെ പ്രകടമായ പാപങ്ങൾക്ക് ഒഴികഴിവു പറയുന്നതിനു വേണ്ടി. ഇത് അപകടകരമായ വഴിയാണ്. അത് ഒഴിവാക്കുക- കാരണം അപ്പോൾ നിങ്ങൾ ജീവിക്കുന്നത് ആത്മ വഞ്ചനയിൽ ആയിരിക്കും, മറ്റുള്ള ആളുകൾ ജീവിക്കുന്നതുപോലെ. നാം നമ്മുടെ പാപങ്ങൾ ഏറ്റു പറയുമെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് നമ്മെ ശുദ്ധീരിക്കുവാൻ ദൈവം വിശ്വസ്തനായിരിക്കും (യോഹ.1:9). എന്നാൽ നാം നമ്മുടെ പാപങ്ങളെ “പിശക്”, “അബദ്ധം” എന്നാണു വിളിക്കുന്നതെങ്കിൽ അതിനെ ശുദ്ധീകരിക്കുന്ന ഒരു വാഗ്ദത്തവും ഇല്ല. യേശുവിൻ്റെ രക്തം പാപങ്ങളെ മാത്രമെ വെടിപ്പാക്കുകയുള്ളൂ. അതു കൊണ്ട് നിങ്ങൾ പാപത്തിൽ വീഴുമ്പോഴെല്ലാം സത്യസന്ധരായിരിക്കുക. അതിനെ “പാപം” എന്നു തന്നെ വിളിക്കുക. അതിൽ നിന്ന് തിരിയുക, അതിനെ വെറുക്കുക, അത് ഉപേക്ഷിക്കുക , ദൈവത്തോട് അതേറ്റു പറയുക- അതിനു ശേഷം അതിനെ കുറിച്ചു മറന്നുകളയുക. കാരണം അതു മായിച്ചു കളയപ്പെട്ടിരിക്കുന്നു. മനോഭാവത്തിലുള്ള പാപങ്ങളാണ് പ്രവൃത്തിയിലുള്ള പാപങ്ങളേക്കാൾ ഗൗരവതരം കാരണം അവ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നില്ല. മനോഭാവത്തിലുള്ള ചില പാപങ്ങളാണ്: നിഗളം , വിമർശന നിലപാട്, കയ്പ്, അസൂയ, മറ്റുള്ളവരെ ഉള്ളിൽ വിധിക്കുന്നത് (നിങ്ങൾ കേൾക്കുന്നതിലൂടെയും കാണുന്നതിലൂടെയും- യെശ.11:3), നിങ്ങളുടെ സ്വയം അന്വേഷിക്കുന്നത്, സ്വാർത്ഥത, പരീശത്വം മുതലായവ. പാപത്തിന്മേലുള്ള വിജയത്തെ കുറിച്ചു പ്രസംഗിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരെ പുച്ഛത്തോടു കൂടി നോക്കുന്നെങ്കിൽ, സകലത്തിലും വലിയ പാപമായ ആത്മീയ നിഗളത്തിന്മേൽ അയാൾക്കു വിജയം ഇല്ല എന്ന് അയാൾ തിരിച്ചറിയുന്നില്ല. മറ്റുള്ളവരെ നിന്ദിക്കുന്നത്- സ്ഥിരമായി വ്യഭിചാരം ചെയ്യുന്നതിനു തുല്യമാണ്. അങ്ങനെയുള്ള ഒരു വിശ്വാസി പാപത്തിന്മേലുള്ള വിജയത്തെ കുറിച്ചു സംസാരിക്കുന്നത് പരിഹാസ്യമാണ്! നിങ്ങൾ എത്രകണ്ട് ആത്മീയമായി വളരുമോ, അത്രകണ്ട് നിങ്ങൾ വിശുദ്ധരായി തീരുന്നു, അത്രകണ്ട് നിങ്ങൾ താഴ്മയുള്ളവരായി തീരും. യഥാർത്ഥ വിശുദ്ധിയുടെ പ്രാഥമിക തെളിവ് ഇതാണ്. ഒരു ഫല വൃക്ഷത്തിൽ, കൂടുതൽ ഫലമുള്ള കൊമ്പ് ഏറ്റവും അധികം കുനിഞ്ഞു നിൽക്കുന്നു. അധികം പേരും ‘ദിവ്യ സ്വഭാവത്തിൻ്റെ പങ്കാളിത്വത്തെ’ മാനുഷികമായ ആത്മ നിയന്ത്രണവുമായി കൂട്ടിക്കുഴയ്ക്കുന്നു. മാനുഷിക ആത്മ നിയന്ത്രണത്തിന് ബാഹ്യമായ ഒരു നവീകരണം ഉണ്ടാക്കാൻ കഴിയും. എന്നാൽ ആന്തരിക മനുഷ്യനെ അതിൻ്റെ ധിക്കാരം, നിഗളം, പരീശത്വം എന്നീ മനോഭാവത്തിൽ തന്നെ നില നിർത്തുന്നു. പാപത്തെ ജയിക്കുവാൻ ദൈവത്തിൽ നിന്നു കൃപ പ്രാപിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്- അതു കൊണ്ട് നാം സൗജന്യമായി പ്രാപിച്ചതിനെ കുറിച്ച് നമുക്ക് ഒരിക്കലും നിഗളിക്കുവാൻ കഴിയുകയില്ല. നമ്മൾ തന്നെ ഉണ്ടാക്കിയ കാര്യങ്ങളുടെ മേൽ മാത്രമേ നമുക്ക് നിഗളിക്കാൻ കഴിയൂ- തന്നെയുമല്ല നമ്മുടെ സ്വന്തം പ്രയത്നത്താൽ നാം ഉളവാക്കുന്ന വിശുദ്ധി വ്യാജ വിശുദ്ധി ആയിരിക്കും. സ്നേഹം എന്ന ദിവ്യ സ്വഭാവത്തിന് പങ്കാളികളാകാൻ ആണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവും നല്ലവനുമാണ്, അതു കൊണ്ട് ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യൻ പ്രകാശിക്കുമാറാക്കുന്നു (മത്താ.5:46-48). ഇതാണ് നിങ്ങൾ പിന്തുടരേണ്ട മാതൃക. എല്ലാവരെയും സ്നേഹിക്കുക- അവർ നിങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും. തർക്കമുളവാക്കുന്ന എല്ലാ ചർച്ചകളും വാദങ്ങളും ഒഴിവാക്കുക – ഒരു മാരകരോഗത്തെ നിങ്ങൾ ഒഴിവാക്കുന്നതു പോലെ. നിങ്ങൾക്കു ചുറ്റുമുള്ളവർ എന്തിനെ കുറിച്ചെങ്കിലും തർക്കിക്കാൻ ആഗ്രഹിച്ചാൽ, എല്ലാ തർക്കങ്ങളും ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് അവരോട് സ്നേഹപൂർവ്വം പറയുക. നിങ്ങളുടെ മുഴു ഹൃദയങ്ങളും വച്ച് സ്നേഹത്തിൽ തികഞ്ഞവരാകുന്ന കാര്യത്തെ പിൻ തുടരുക.
മുംബൈ∙ കോവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മുംബൈയിൽ പ്രവർത്തിക്കുന്ന 28 മലയാളി നഴ്സുമാർക്കു കൂട്ടത്തോടെ കോവിഡ് രോഗം പിടിപെട്ടതായി റിപ്പോര്‍ട്ട്. ജസ്‍ലോക് ആശുപത്രിയിലെ 26 നഴ്സുമാർ ഉൾപ്പെടെയാണിത്. ബോംബെ ഹോസ്പിറ്റലിൽ ഒരു നഴ്സിനും രോഗം ബാധിച്ചു. ആദ്യം 2 പേർക്കു കോവിഡ് ബാധിച്ച വേളയിൽ ഹോസ്റ്റലിൽ ക്വാറന്റീൻ ചെയ്തിരുന്ന നഴ്സുമാർക്കിടയിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് 26 മലയാളികൾക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് രോഗലക്ഷണങ്ങള്‍ഇല്ലാതിരുന്നതിനാൽ ഡ്യൂട്ടിയിൽ തിരിച്ചെത്തിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു രണ്ടാമത്തെ കോവിഡ് പരിശോധന. രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മുംബൈയിലെ വൊക്കാർഡ് ആശുപത്രിയിൽ 62 മലയാളി നഴ്സുമാർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഭാട്ടിയ, ബ്രീച്ച് കാൻഡി, ബോംബെ ആശുപത്രികളിലും പുണെയിലെ റൂബി ഹാൾ ആശുപത്രിയിലും മലയാളി നഴ്സുമാർ രോഗബാധിതരാണ്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി ഉയർന്നു. മുംബൈയിൽ 25 നാവികസേന ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കും പരിശോധന പോസിറ്റീവ് ആയ വിവരം പുറത്തുവന്നത്. അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 14,000 പിന്നിട്ടു. നിലവിൽ 14,378 പേർക്കു രോഗബാധയുണ്ട്. 1992 പേരുടെ രോഗം മാറിയപ്പോൾ 480 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 991 പുതിയ കേസുകളാണ് രാജ്യത്തുണ്ടായത്. 43പേർ മരിച്ചു. രാജസ്ഥാനിൽ ഇന്ന് 41 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നുണ്ടായ രണ്ട് മരണങ്ങൾ ഉൾപ്പെടെ രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 19 ആയി. 1270 പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈയിൽ സമൂഹവ്യാപനം ഇല്ലെന്ന് ബിഎംസി. രോഗികളുടെ എണ്ണം രണ്ടായിരം കടന്നിരിക്കെയാണ് അത്തരം സാധ്യതകൾ അധികൃതർ തള്ളുന്നത്. ക്വാറന്റീനിൽ കഴിയുന്നവരിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ ഉടൻ തന്നെ പരിശോധനയ്ക്കുയ്ക്കു വിധേയമാക്കേണ്ട എന്ന തീരുമാനം കൂടി ബിഎംസി എടുത്തിരിക്കെ ഓരോ ദിവസവും രോഗം കണ്ടെത്തുന്നവരുടെ എണ്ണം കുറയാൻ കാരണമായേക്കും. രോഗം ഇല്ലെന്നല്ല, കണ്ടെത്തുന്നില്ല എന്നതാകും സ്ഥിതി. ഇതുവരെ 28,000ൽ പേരെ മുംബൈയിൽ രോഗപരിശോധനയ്ക്കു വിധേയമാക്കിയെന്നാണ് ബിഎംസി പറയുന്നത്. ധാരാവിയിൽ 15 പേർക്കു കൂടി രോഗബാധ. ചേരിയിൽ രോഗികളുടെ എണ്ണം 101 ആയി. 62 വയസ്സുള്ള കോവിഡ് രോഗി ഇന്നലെ മരിച്ചതോടെ ധാരാവിയിൽ മരണം പത്തായി. മാട്ടുംഗ ലേബർ ക്യാംപ്, മുസ്‍ലിം നഗർ, ഇന്ദിര നഗർ, സോഷ്യൽ നഗർ, ബലിഗ നഗർ, ലക്ഷ്മി ചാൾ, ജനത സൊസൈറ്റി, സർവദോയ് സൊസൈറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവർ.
وَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَخَاهُ ۖ قَالَ إِنِّىٓ أَنَا۠ أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَعْمَلُونَ ﴾٦٩﴿ അവര്‍ [സഹോദരന്‍മാര്‍] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, അദ്ദേഹം [യൂസുഫ്] തന്‍റെ സഹോദരനെ തന്നിലേക്കു അണച്ചുകൂട്ടി; അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, ഞാന്‍ നിന്‍റെ സഹോദരന്‍തന്നെ. ആകയാല്‍, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി നീ സങ്കടപ്പെടേണ്ട.' وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫിന്‍റെ അടുക്കല്‍ آوَىٰ إِلَيْهِ അദ്ദേഹം തന്നിലേക്കു കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി أَخَاهُ തന്‍റെ സഹോദരനെ قَالَ അദ്ദേഹം പറഞ്ഞു إِنِّي أَنَا നിശ്ചയമായും ഞാന്‍ (തന്നെ) أَخُوكَ നിന്‍റെ സഹോദരന്‍ فَلَا تَبْتَئِسْ അതിനാല്‍ നീ സങ്കടപ്പെടേണ്ട بِمَا كَانُوا അവര്‍ ആയിരിക്കുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും. സഹോദരന്‍മാര്‍ക്കിടയില്‍നിന്നു ബിന്‍യാമീനെ അദ്ദേഹം പ്രത്യേകം ആശ്ലേഷിച്ചു – ഞാനാണു നിന്‍റെ ജ്യേഷ്ഠന്‍ യൂസുഫ്, അവര്‍ നമ്മോടു സ്വീകരിച്ചു വന്ന ചിറ്റമ്മനയത്തെക്കുറിച്ചും മറ്റും എനി വ്യസനിക്കേണ്ടതില്ല എന്നൊക്കെ സ്വകാര്യമായി അറിയിച്ചുകൊടുത്തു. ഒരു പക്ഷേ – ഇബ്നുകഥീര്‍ (റ) പ്രസ്താവിച്ചതുപോലെ – നിന്നെ ഇവിടെ എന്‍റെ അടുക്കല്‍ തന്നെ നിറുത്തുവാനും അവരുടെ ഒന്നിച്ചു തിരിച്ചയക്കാതിരിക്കുവാനും (അടുത്ത വചനത്തില്‍ കാണുന്നതുപോലുള്ള) വല്ല സൂത്രമാര്‍ഗ്ഗങ്ങളും ഞാന്‍ വഴിയെ സ്വീകരിക്കുമെന്നുള്ള രഹസ്യവും അദ്ദേഹം ബിന്‍യാമീനെ അറിയിച്ചിരിക്കാം. അത് സ്വാഭാവികമാണല്ലോ. 12:70 فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَـٰرِقُونَ ﴾٧٠﴿ എന്നിട്ട് അവരുടെ ഒരുക്കുസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍, അദ്ദേഹം പാനപാത്രം തന്‍റെ സഹോദരന്‍റെ യാത്രാസാമാനത്തില്‍ ആക്കി, പിന്നെ, ഒരാള്‍ വിളിച്ചുപറഞ്ഞു: 'ഹേ, വാഹനസംഘമേ, നിശ്ചയമായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്!' فَلَمَّا جَهَّزَهُم എന്നിട്ടു അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ بِجَهَازِهِمْ ഒരുക്കുസാമാനം جَعَلَ അദ്ദേഹം ആക്കി السِّقَايَةَ വെള്ളപ്പാത്രം, പാനപാത്രം فِي رَحْلِ യാത്രാസാമാനത്തില്‍ أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ أَذَّنَ പിന്നെ അറിയിപ്പു നല്‍കി, പ്രഖ്യാപിച്ചു (വിളിച്ചു പറഞ്ഞു) مُؤَذِّنٌ ഒരു വിളിച്ചു പറയുന്നവന്‍ (ഒരാള്‍) أَيَّتُهَا الْعِيرُ ഹേ യാത്രാ സംഘമേ, ഒട്ടക സംഘമേ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَسَارِقُونَ മോഷ്ടാക്കള്‍ തന്നെ. 12:71 قَالُوا۟ وَأَقْبَلُوا۟ عَلَيْهِم مَّاذَا تَفْقِدُونَ ﴾٧١﴿ അവര്‍ അവരുടെ [വിളിച്ചുപറയുന്നവരുടെ] നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു: 'എന്താണ് നിങ്ങള്‍ക്കു കാണാതായിരിക്കുന്നത്?' قَالُوا അവര്‍ പറഞ്ഞു وَأَقْبَلُوا അവര്‍ മുന്നിടുകയും ചെയ്തു (തിരിഞ്ഞു) عَلَيْهِم അവരുടെ നേരെ مَّاذَا എന്തൊന്നാണു تَفْقِدُونَ നിങ്ങള്‍ നഷ്ടപ്പെടുന്നതു, നിങ്ങള്‍ക്കു കാണാതാകുന്നത്. 12:72 قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍ وَأَنَا۠ بِهِۦ زَعِيمٌ ﴾٧٢﴿ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കു രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അതു കൊണ്ടുവ(ന്നുത)രുന്നവനു ഒരു ഒട്ടകത്തിന്‍റെ ചുമടു (ധാന്യം സമ്മാനം) ഉണ്ട്. ഞാന്‍ അതിനു ഉത്തരവാദപ്പെട്ടവനുമാകുന്നു. [അക്കാര്യം ഞാന്‍ എല്‍ക്കാം]'. قَالُوا അവര്‍ പറഞ്ഞു نَفْقِدُ ഞങ്ങള്‍ നഷ്ടപ്പെടുന്നു, കാണാതാവുന്നു صُوَاعَ അളവുപാത്രം, അളവുകോപ്പ الْمَلِكِ രാജാവിന്‍റെ وَلِمَن جَاءَ بِهِ അതു കൊണ്ടുവന്നവര്‍ക്കുണ്ടു حِمْلُ ചുമടു, ഏറ്റുന്നതു بَعِيرٍ ഒരൊട്ടകത്തിന്‍റെ وَأَنَا ഞാന്‍ بِهِ അതിനെപ്പറ്റി, അതിനു زَعِيمٌ ഏല്‍ക്കുന്നവനാണു, ഉത്തരവാദിയാണ്. سِقَايَة (സിഖായത്ത്) എന്ന വാക്കു വെള്ളം കുടിക്കാറുള്ള സ്ഥാനത്തിനും, അതു കൊണ്ടുപോകുകയോ കുടിക്കുകയോ ചെയ്യുന്ന പാത്രത്തിനും ഉപയോഗിക്കപ്പെടും. صُوَاع (സ്വുവാഉ്) എന്നതിന്‍റെ സ്ഥാനത്തു صاع (സ്വാഉ്) എന്നും വായിക്കപ്പെട്ടിട്ടുണ്ടു. രണ്ടായാലും ഇടങ്ങഴി, അല്ലെങ്കില്‍ നാഴിപോലെ അളവിനു ഉപയോഗിക്കുന്ന ഒരു പാത്രമാണത്. ഈ രണ്ടു വാക്കും ഒരേ പാത്രത്തെത്തന്നെ ഉദ്ദേശിച്ചു പറയുവാന്‍ കാരണം, വെള്ളം കുടിക്കുവാനും വിലപിടിച്ച ധാന്യങ്ങള്‍ അളക്കുവാനും അതു ഉപയോഗിക്കപ്പെട്ടിരുന്നതാണെന്നും, അളവു പാത്രത്തിന്‍റെ രൂപത്തില്‍ ഉണ്ടാക്കപ്പെട്ട പാനപാത്രമായിരുന്നതാണെന്നും പറയപ്പെടുന്നു. അതൊരു വെള്ളിക്കോപ്പയായിരുന്നുവെന്നും പറയപ്പെടുന്നു. الله أعلم . ഏതായാലും രാജാവിന്‍റെ പാത്രമായതുകൊണ്ടു അതൊരു വിശേഷതരം പാത്രമായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. താന്‍ യൂസുഫാണെന്ന രഹസ്യം ബിന്‍യാമീനെ സ്വകാര്യമായി അറിയിച്ചതല്ലാതെ മറ്റുള്ള സഹോദരന്‍മാരെ അദ്ദേഹം അറിയിച്ചിട്ടില്ല. അവരില്‍നിന്ന് മൂടിവെച്ചിരിക്കുകയാണത്. ആ സ്ഥിതിക്കു ബിന്‍യാമീനെ അവരൊന്നിച്ചു വിട്ടയക്കുകയില്ലെന്നു പറയുവാന്‍ ന്യായമില്ല. അതുകൊണ്ടു ബിന്‍യാമീനെ അവര്‍ സ്വയം വിട്ടുകൊടുക്കുമാറുള്ള ഒരു സൂത്രം അദ്ദേഹം പ്രയോഗിച്ചു. അവരുടെ ധാന്യക്കെട്ടുകള്‍ കെട്ടിത്തയ്യാറാക്കിക്കൊടുത്തപ്പോള്‍ അവരറിയാതെ ബിന്‍യാമീന്‍റെ കെട്ടില്‍ രാജാവിന്‍റെ പാനപാത്രവും ഇട്ടു കെട്ടുവാന്‍ ഏര്‍പ്പാടുചെയ്തു. സഹോദരന്‍മാര്‍ സ്ഥലം വിട്ടപ്പോഴേക്കും പിന്നാലെ ആള്‍ചെന്ന് – അല്ലാഹു പറഞ്ഞപ്രകാരം – അവരോടു വിളിച്ചുപറഞ്ഞു. പാനപാത്രം ബിന്‍യാമീന്‍റെ കെട്ടില്‍ ഇട്ടതു അറിയാതെ, അവര്‍ സ്ഥലം വിട്ട ഉടനെ ആ പാത്രം യഥാസ്ഥാനത്ത് കാണാതെവന്നപ്പോള്‍ വല്ല ഉദ്യോഗസ്ഥന്‍മാരും സ്വന്തം നിലക്കു വേഗം പോയിവിളിച്ചു പറഞ്ഞതാണോ? അതല്ല, അവര്‍ യഥാര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെ യൂസുഫ് (അ) ന്‍റെ കല്‍പനയനുസരിച്ചു വിളിച്ചുപറഞ്ഞതാണോ? രണ്ടിനും സാദ്ധ്യതയുണ്ടെന്നും, കൂടുതല്‍ സാധ്യത കാണുന്നതു ആദ്യം പറഞ്ഞപ്രകാരമായിരിക്കുവാനാണെന്നും റാസീ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. വിളിച്ചുപറഞ്ഞ ആള്‍ അവരോടു നിങ്ങള്‍ മോഷ്ടാക്കളാണ് (إِنَّكُمْ لَسَارِقُونَ) എന്ന് പറഞ്ഞതാണ് അദ്ദേഹം അതിനു കാരണം പറയുന്നത്. പക്ഷേ, മറ്റൊരു സംഗതികൂടി ആലോചിക്കേണ്ടതുണ്ട്. കാണാതായ പാത്രം ആര്‍ തരുന്നുവോ അവര്‍ക്കു ഒരൊട്ടകത്തിനു വഹിക്കാവുന്നത്ര ധാന്യം സമ്മാനം കൊടുക്കാമെന്നും, അതിനു ഞാന്‍ ഉത്തരവാദിയാണെന്നും കൂടി അയാള്‍ വിളിച്ചു പറയുന്നു. ഈ സമ്മാനം അന്നത്തെ പരിതസ്ഥിതിക്ക് വളരെ വിലപിടിച്ചതാണെന്നും, അധികൃതമായ സമ്മതം ലഭിക്കാതെ അയാള്‍ അത് ഏറ്റുപറയുവാന്‍ പ്രയാസമാണെന്നും ഓര്‍ക്കേണ്ടതുണ്ട്. ഈ നിലക്ക് നോക്കുമ്പോള്‍, ആ വിളിച്ചുപറഞ്ഞത് യൂസുഫ് (അ) ന്‍റെ അറിവോടെയും, ആവശ്യപ്രകാരവും ആയിരിക്കുവാനാണ് ന്യായം കാണുന്നത്. അല്ലാത്തപക്ഷം അവര്‍ മോഷ്ടാക്കളാണെന്നു തെളിഞ്ഞാല്‍ അവരുടെമേല്‍ നടപടി എടുക്കുമെന്നല്ലാതെ, അവര്‍ക്ക് ഇനാം നല്‍കുമെന്നു പറയുവാന്‍ ന്യായം കാണുന്നില്ല, വാസ്തവം അല്ലാഹുവിനറിയാം. വിളിച്ചു പറഞ്ഞത് യൂസുഫ് (അ) ന്‍റെ അറിവോടെത്തന്നെയായിരുന്നാലും ‘നിങ്ങള്‍ മോഷ്ടാക്കളാണ്’ എന്ന പ്രയോഗം അതിന്‍റെ സാക്ഷാല്‍ അര്‍ത്ഥത്തിലല്ലെന്നും, ബാഹ്യാവസ്ഥയെ അടിസ്ഥാനമാക്കി സൂത്രത്തില്‍ ഉപയോഗിച്ച വാക്കാണെന്നും കരുതുവാനേയുള്ളു. അദ്ദേഹം അറിഞ്ഞുകൊണ്ടു തന്നെയാണല്ലോ പാനപാത്രം ബിന്‍യാമീന്‍റെ കെട്ടിലാക്കിയത്. എന്നിട്ട് 76-ാം വചനത്തില്‍ പറയുന്നത് പോലെ – ആദ്യം മറ്റുള്ളവരുടെ കെട്ടുകളെല്ലാം പരിശോധിച്ചശേഷം മാത്രമാണ് അദ്ദേഹം ബിന്‍യാമീന്‍റെ കെട്ടുപരിശോധിക്കുന്നതും. ഇതൊരു തന്ത്രമായിരുന്നുവെന്നു അല്ലാഹു തന്നെ അവിടെ പറയുന്നുമുണ്ട്. ഇങ്ങിനെയൊരു സൂത്രം പ്രയോഗിച്ചത് കേവലം ഒരു വഞ്ചനയായോ, വഞ്ചിക്കുവാന്‍വേണ്ടിയോ അല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. അസൂയ നിമിത്തം അദ്ദേഹത്തെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും, കിണറ്റിലെറിയുകയും, അടിമയാക്കിത്തീരുക്കുകയും, എന്നിട്ട് ചെന്നായ പിടിച്ചുവെന്നു ഉപായം പറയുകയും, ഇക്കാലംവരെ അക്കാര്യം മൂടിവെച്ചുകൊണ്ടിരിക്കുകയും ചെയ്ത അവരോട് വളരെ ഉദാരവും മാന്യവുമായ നിലക്ക് പെരുമാറിക്കൊണ്ടിരുന്നശേഷം അവരെ ചിന്തിപ്പിക്കുവാനും അവര്‍ക്കൊരു പാഠം പഠിപ്പിക്കുവാനും വേണ്ടി, ഇങ്ങിനെ ഒരു തന്ത്രം പ്രയോഗിച്ചത് ഒരിക്കലും ഒരു വഞ്ചനയാകുന്നില്ല. ഭാവിയില്‍ അതവരുടെ തന്നെയും നന്മയിലാണ് കലാശിക്കുന്നതും. വിളിച്ചു പറഞ്ഞ ആളോടു അവരുടെ മറുപടി ഇതായിരുന്നു:- 12:73 قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَـٰرِقِينَ ﴾٧٣﴿ അവര്‍ പറഞ്ഞു: 'അല്ലാഹു തന്നെയാണ (സത്യം)! ഞങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാന്‍ വന്നിട്ടില്ലെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ; ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല.' قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങളറിഞ്ഞിട്ടുണ്ട് مَّا جِئْنَا ഞങ്ങള്‍ വന്നിട്ടില്ലെന്നു لِنُفْسِدَ ഞങ്ങള്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كُنَّا ഞങ്ങളായിരുന്നിട്ടുമില്ല سَارِقِينَ മോഷ്ടാക്കള്‍. 12:74 قَالُوا۟ فَمَا جَزَٰٓؤُهُۥٓ إِن كُنتُمْ كَـٰذِبِينَ ﴾٧٤﴿ അവര്‍ [വിളിച്ചു പറയുന്നവര്‍] പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ കളവു പറയുന്നവരാണെങ്കില്‍ അതിന്‍റെ പ്രതിഫലം [ശിക്ഷ] എന്താണ്?' قَالُوا അവര്‍ പറഞ്ഞു فَمَا എന്നാലെന്താണു جَزَاؤُهُ അതിന്‍റെ പ്രതിഫലം إِن كُنتُمْ നിങ്ങളാണെങ്കില്‍ كَاذِبِينَ കളവ് (വ്യാജം) പറയുന്നവര്‍. 12:75 قَالُوا۟ جَزَٰٓؤُهُۥ مَن وُجِدَ فِى رَحْلِهِۦ فَهُوَ جَزَٰٓؤُهُۥ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ ﴾٧٥﴿ അവര്‍ പറഞ്ഞു: 'അതിന്‍റെ പ്രതിഫലം, ഏതൊരുവന്‍റെ യാത്രാസാമാനത്തില്‍ അതു കാണപ്പെട്ടുവോ അവന്‍ തന്നെ അതിന്‍റെ പ്രതിഫലം. [അവനെ നിങ്ങള്‍ക്കു പിടിച്ചുവെക്കാം,] അപ്രകാരമത്രെ, ഞങ്ങള്‍ അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്.' قَالُوا അവര്‍ പറഞ്ഞു جَزَاؤُهُ അതിന്‍റെ പ്രതിഫലം مَن ആര്‍, ഏതൊരുവന്‍ وُجِدَ കാണപ്പെട്ടു, അതു കണ്ടുകിട്ടി فِي رَحْلِهِ അവന്‍റെ യാത്രാ സാമാനത്തില്‍ فَهُوَ എന്നാലവന്‍ جَزَاؤُهُ അതിന്‍റെ പ്രതിഫലമാണു كَذَٰلِكَ അപ്രകാരമത്രെ, അതുപോലെ نَجْزِي ഞങ്ങള്‍ പ്രതിഫലം നല്‍കുന്നതു (നല്‍കുന്നു) الظَّالِمِينَ അക്രമികള്‍ക്ക്. തങ്ങളില്‍പെട്ട ആരെങ്കിലും ആ പാനപാത്രം എടുത്തുകൊണ്ടു പോന്നിരിക്കാമെന്നു അവര്‍ക്ക് ഊഹിക്കാന്‍ കാരണമുണ്ടായിരുന്നില്ല. അതുകൊണ്ടു ആ ആരോപണം അവര്‍ നിഷേധിച്ചു. ഞങ്ങളുമായി പരിചയപ്പെട്ടേടത്തോളം ഞങ്ങള്‍ കുഴപ്പക്കാരും അക്രമികളുമല്ലെന്നു നിങ്ങള്‍ക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ. മോഷണകൃത്യം നടത്തുന്ന സമ്പ്രദായക്കാരല്ല ഞങ്ങള്‍. അഥവാ പ്രവാചകന്‍മാരുടെ പാരമ്പര്യം നിലനിറുത്തിപ്പോരുന്നവരാണ് ഞങ്ങള്‍ എന്നൊക്കെ അവര്‍ പറഞ്ഞുനോക്കി. ആരോപണം ഉന്നയിച്ചവര്‍ അതുകൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. നിങ്ങള്‍ പറയുന്നത് സത്യമല്ലെന്നു തെളിഞ്ഞാല്‍ എന്തുവേണം എന്നായി. ആര്‍ മോഷണം ചെയ്തതായിക്കണ്ടുവോ അയാളെ നിങ്ങള്‍ക്കു വിട്ടുതരാം. ഇതായിരുന്നു മറുപടി. ഇബ്രാഹീം (അ) നബിയുടെ ശരീഅത്തു (നിയമനടപടി) പ്രകാരം മോഷ്ടാവിന്‍റെ ശിക്ഷ, മോഷ്ടിക്കപ്പെട്ട സ്വത്തിന്‍റെ ഉടമസ്ഥനു അവനെ വിട്ടുകൊടുക്കലായിരുന്നുവെന്നും, ഒരു നിശ്ചിതകാലം അവന്‍റെ ബന്ധനത്തിലോ, അടിമത്തത്തിലോ അവന്‍ കഴിഞ്ഞുകൂടേണ്ടിയിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. അതുകൊണ്ടാണ് അവര്‍ അങ്ങിനെ മറുപടി പറഞ്ഞതെന്നും, ‘ഞങ്ങള്‍ അക്രമികള്‍ക്കു അപ്രകാരമാണ് പ്രതിഫലം നല്‍കുക’ എന്നു അവര്‍ പറയുവാന്‍ കാരണം അതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വചനത്തില്‍ ……مَا كَانَ لِيَأْخُذَ أَخَاهُ …. (രാജാവിന്‍റെ നിയമ നടപടി പ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടിച്ചുവെക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല) എന്ന വാക്യം അതിനു പിന്‍ബലവും നല്‍കുന്നു. ഇതു ശരിയാണെങ്കില്‍, പിന്നെ അവിടെ മറ്റൊരഭിപ്രായത്തിനു സ്ഥാനമില്ല. ശരിയല്ലെന്നുവന്നാല്‍, തങ്ങളുടെ കൂട്ടത്തില്‍ ആരും ആ പാത്രം എടുത്തിരിക്കുകയില്ലെന്നു അവര്‍ക്ക് വിശ്വാസമുള്ളതുകൊണ്ട് വല്ലവനും അങ്ങിനെ ചെയ്തിട്ടുണ്ടെന്നു തെളിയുന്നപക്ഷം, അവന്‍റെ മേല്‍ വേണ്ടുന്ന ശിക്ഷാനടപടി എടുക്കുവാന്‍ അവനെ ഞങ്ങള്‍ നിങ്ങള്‍ക്ക് വിട്ടുതരാം എന്ന അര്‍ത്ഥത്തിലും ആയിരിക്കാം ആ മറുപടി. الله أعلم . മാത്രമല്ല, അറിഞ്ഞുകൊണ്ടുതന്നെ യൂസുഫ് (അ) പാനപാത്രം ബിന്‍യാമീന്‍റെ കെട്ടില്‍ ഒളിച്ചുവെച്ചത് സഹോദരന്‍മാരില്‍നിന്നു അനുജനെ വിട്ടുകിട്ടുവാനുള്ള സൂത്രമായിരുന്നുവല്ലോ. ആ സ്ഥിതിക്കു അവരില്‍നിന്നു അങ്ങിനെയുള്ള ഒരു മറുപടി കിട്ടുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരിക്കുവാനാണ് കാരണം കാണുന്നത്. ഒടുവില്‍ കലാശിച്ചതും അതുതന്നെ. എനി എല്ലാവരുടെയും ഭാണ്ഡങ്ങള്‍ അഴിച്ചു പരിശോധിക്കുവാനാണുള്ളത്. 12:76 فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ ﴾٧٦﴿ എന്നിട്ട്, അദ്ദേഹത്തിന്‍റെ സഹോദരന്‍റെ സഞ്ചിക്കുമുമ്പ് അവരുടെ സഞ്ചികളെക്കൊണ്ട് അദ്ദേഹം (പരിശോധന) തുടങ്ങി. പിന്നീടു (ഒടുക്കം) തന്‍റെ സഹോദരന്‍റെ സഞ്ചിയില്‍ നിന്നു അതു [പാനപാത്രം] അദ്ദേഹം പുറത്തെടുത്തു. അപ്രകാരം, യൂസുഫിനുവേണ്ടി നാം [അല്ലാഹു] തന്ത്രം പ്രയോഗിച്ചു (കൊടുത്തു). രാജാവിന്‍റെ മത (നിയമ) നടപടിപ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടി(ച്ചു വെ) ക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല; - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. എല്ലാ അറിവുള്ളവന്‍റെയും മീതെ ഒരു അറിയുന്നവനുണ്ട്. فَبَدَأَ എന്നിട്ടു (അങ്ങനെ - എന്നാല്‍) അദ്ദേഹം തുടങ്ങി, ആരംഭിച്ചു بِأَوْعِيَتِهِمْ അവരുടെ സഞ്ചി (ചരക്കു - പാത്രം - പൊതി)കള്‍ക്കൊണ്ടു قَبْلَ وِعَاءِ സഞ്ചിയുടെ മുമ്പു أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ പിന്നീടു اسْتَخْرَجَهَا അതിനെ അദ്ദേഹം പുറത്തെടുത്തു, പുറത്തുകൊണ്ടുവന്നു مِن وِعَاءِ സഞ്ചിയില്‍ നിന്നു أَخِيهِ തന്‍റെ സഹോദരന്‍റെ كَذَٰلِكَ അപ്രകാരം كِدْنَا നാം തന്ത്രം പ്രയോഗിച്ചു لِيُوسُفَ യൂസുഫിനു വേണ്ടി مَا كَانَ ആകുകയില്ല (നിവൃത്തിയില്ല) لِيَأْخُذَ അദ്ദേഹം പിടിക്കുവാന്‍, എടുക്കുവാന്‍ أَخَاهُ തന്‍റെ സഹോദരനെ فِي دِينِ മത (നിയമ) നടപടിയില്‍ (നടപടി പ്രകാരം) الْمَلِكِ രാജാവിന്‍റെ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു نَرْفَعُ നാം ഉയര്‍ത്തുന്നു دَرَجَاتٍ പല പദവി(പടി)കള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ وَفَوْقَ മീതെയുണ്ടു كُلِّ ذِي عِلْمٍ എല്ലാ അറിവുള്ളവന്‍റെയും عَلِيمٌ ഒരു അറിയുന്നവന്‍. എല്ലാ ജ്ഞാനികള്‍ക്കും ഉപരിയായ സര്‍വ്വജ്ഞനായ അല്ലാഹു ഉണ്ടെന്നും, അറിവുള്ള ഏതൊരുവനായാലും അവനെക്കാള്‍ അറിയുന്ന വേറൊരാള്‍ ഉണ്ടായിരിക്കുകയും ഒടുക്കം അതു അല്ലാഹുവില്‍ ചെന്നവസാനിക്കുകയും ചെയ്യുമെന്നും – ഇങ്ങിനെ രണ്ടുപ്രകാരത്തില്‍ – ഈ ഒടുവിലത്തെ വാക്യത്തിനു സാരം കല്‍പിക്കപ്പെട്ടിട്ടുണ്ട്. രണ്ടിന്‍റെയും കലാശം ഒരേ തത്വത്തിലേക്കു തന്നെ. 12:77 قَالُوٓا۟ إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُۥ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِى نَفْسِهِۦ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَٱللَّهُ أَعْلَمُ بِمَا تَصِفُونَ ﴾٧٧﴿ അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: 'അവന്‍ മോഷ്ടിക്കുന്നെങ്കില്‍, മുമ്പ് അവന്‍റെ ഒരു സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്.' എന്നാല്‍, യൂസുഫ് അതു തന്‍റെ മനസ്സില്‍ രഹസ്യമാക്കിവെച്ച്; അതിനെ (ക്കുറിച്ച്) അവരോടു (ഒന്നും) വെളിവാക്കിയതുമില്ല. അദ്ദേഹം (സ്വയം) പറഞ്ഞു: 'നിങ്ങള്‍ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു. [നിങ്ങളുടെ നിലപാടു വളരെ മോശം!] അല്ലാഹു, നിങ്ങള്‍ (ഈ) വിശേഷിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്.' قَالُوا അവര്‍ പറഞ്ഞു إِن يَسْرِقْ അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ فَقَدْ سَرَقَ മോഷ്ടിച്ചിട്ടുണ്ട് أَخٌ لَّهُ അവന്‍റെ ഒരു സഹോദരന്‍ مِن قَبْلُ മുമ്പു فَأَسَرَّهَا അപ്പോള്‍ അതിനെ സ്വകര്യമാക്കി (മറച്ചു) വെച്ചു يُوسُفُ യൂസുഫ് فِي نَفْسِهِ തന്‍റെ മനസ്സില്‍ وَلَمْ يُبْدِهَا അതിനെ വെളിപ്പെടുത്തിയതുമില്ല لَهُمْ അവരോടു قَالَ അദ്ദേഹം പറഞ്ഞു أَنتُمْ നിങ്ങള്‍ شَرٌّ മോശ (ചീത്ത)പ്പെട്ടവരാണു مَّكَانًا സ്ഥാനം, നിലപാടു وَاللَّـهُ അല്ലാഹു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِمَا تَصِفُونَ നിങ്ങള്‍ വിശേഷിപ്പി (വിവരി - വര്‍ണ്ണി) ക്കുന്നതിനെപ്പറ്റി. സഹോദരന്‍മാരുടെ സാമാനങ്ങള്‍ പരിശോധിക്കുന്ന കാര്യം യൂസുഫ് (അ) തന്നെ നടത്തി. ആദ്യം തന്നെ ബിന്‍യാമീന്‍റെ സാമാനം പരിശോധിക്കുന്ന പക്ഷം അതു സംശയത്തിനിടയാകുമെന്നുവെച്ച് മറ്റുള്ളവരുടേതെല്ലാം ആദ്യം അഴിച്ചുപരിശോധിച്ചു; അവസാനം ബിന്‍യാമീന്‍റേതും. പാനപാത്രം അതില്‍നിന്നു കണ്ടെടുത്തതോടുകൂടി അവര്‍ക്കു അപമാനവും കോപവും പിടിപെട്ടുവെന്നു പറയേണ്ടതിലല്ലോ. അവന്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ല; അവന്‍റെ ഉമ്മയില്‍നിന്നുള്ള ഒരു സഹോദരന്‍ അവന്നുണ്ടായിരുന്നു. അവനും മുമ്പു മോഷണം നടത്തുകയുണ്ടായിട്ടുണ്ട് എന്നുപറഞ്ഞു അവര്‍ ബിന്‍യാമീനെ തരം താഴ്ത്തി. അവര്‍ രണ്ടാളും അത്തരക്കാരാണെങ്കിലും ഞങ്ങള്‍ അങ്ങിനെയുള്ളവരല്ലെന്നു അവര്‍ ധ്വനിപ്പിച്ചു. ഒരു സഹോദരന്‍ എന്നു പറഞ്ഞതു യൂസുഫു (അ) നെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണല്ലോ. താന്‍ യൂസുഫാണെന്നു അവരെ അറിയിച്ചിട്ടില്ല; ആ സ്ഥിതിക്കു ആ വിഷയത്തെപ്പറ്റി അദ്ദേഹം വിശേഷിച്ചൊന്നും മറുപടി പറഞ്ഞില്ല. ‘അതിരിക്കട്ടെ, നിങ്ങളുടെ സ്ഥിതി വളരെ മോശംതന്നെ; നിങ്ങള്‍ ആ പറഞ്ഞതിന്‍റെ യഥാര്‍ത്ഥാവസ്ഥ അല്ലാഹുവിനറിയാം’ എന്നു സ്വയം പറഞ്ഞതേയുള്ളു. ഇവന്‍ മോഷ്ടിച്ചെങ്കില്‍ ഇവന്‍റെ ഒരു സഹോദരനും മുമ്പു മോഷ്ടിച്ചിട്ടുണ്ടു എന്നു അവര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍, യൂസുഫ് (അ) ന്‍റെ പേരില്‍ ചുമത്തപ്പെട്ട ഒരു മോഷണക്കേസ്സു കണ്ടുപിടിക്കുവാന്‍ പലരും ശ്രമിച്ചിട്ടുണ്ടു. അങ്ങനെ, അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തു കുടുംബത്തില്‍പെട്ട ആരുടെയോ ഒരു വിഗ്രഹം അവരറിയാതെ അദ്ദേഹം എടുത്തുകൊണ്ടുപോരുകയുണ്ടായിട്ടുണ്ടെന്നും മറ്റും ചിലര്‍ പ്രസ്താവിച്ചു കാണുന്നു. വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലാത്ത സ്ഥിതിക്കു അതു സ്വീകരിക്കുവാന്‍ നിവൃത്തിയില്ല. ചില മഹാന്‍മാര്‍ പറയുന്നതുപോലെ, അപമാനത്തിനു തെല്ലൊരു ആശ്വാസം കണ്ടെത്തുവാന്‍വേണ്ടി അവര്‍ അതു വെറുതെയങ്ങു പറഞ്ഞതായിരിക്കുവാന്‍ തികച്ചും സാദ്ധ്യതയുണ്ടുതാനും. അതുവരെയുള്ള അവരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ ഒരു അസാംഗത്യവും കാണുന്നില്ലതാനും. ബിന്‍യാമീന്‍റെ സാമാനത്തില്‍ പാനപാത്രം ഇടുവാന്‍ തോന്നിപ്പിച്ചതു, സഹോദരന്‍മാര്‍ സംഗതി അറിയാത്ത വിധത്തില്‍ അതു ബിന്‍യാമീന്‍റെ സാമാനങ്ങളില്‍നിന്നു കണ്ടെടുക്കുവാന്‍ അവസരം ലഭിച്ചതു, മോഷ്ടിച്ചവനെ നിങ്ങള്‍ക്കു വിട്ടുതരാമെന്നു സഹോദരന്‍മാര്‍ പറഞ്ഞതു, അങ്ങിനെ അവരുടെ വാക്കനുസരിച്ചുതന്നെ ബിന്‍യാമീനെ തന്‍റെകൂടെ നിറുത്തുവാന്‍ സാധിച്ചതു – ഇതെല്ലാം യൂസുഫ് (അ) നു വേണ്ടി അല്ലാഹു നടത്തിയ ചില തന്ത്രങ്ങളാണെന്നും, അങ്ങിനെ ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍, ആ നാട്ടിലെ രാജകീയ നിയമ നടപടിയനുസരിച്ചു അനുജനെ അവിടെ തടഞ്ഞുനിറുത്തുവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ലെന്നും, അതുകൊണ്ടാണു അങ്ങിനെ ചെയ്തതെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. (….كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ …) വല്ല കാര്യവും സാധിപ്പിക്കുവാന്‍വേണ്ടി തുറന്നമാര്‍ഗ്ഗത്തിലൂടെയല്ലാതെ കൗശലവും ഉപായവും പ്രയോഗിക്കുന്നതിനാണ് كَيْد (കൈദ്) എന്നുപറയപ്പെടുന്നതു. ഇമാം റാഗിബു (റ) പറയുന്നു: ‘കൈദ്’ എന്നാല്‍ ഒരുതരം കൗശലപ്രയോഗമാണു. അതു ആക്ഷേപാര്‍ഹാവും, പ്രശംസാര്‍ഹവുമായിരിക്കാറുണ്ട്. അധികവും ആക്ഷേപാര്‍ഹമായതിലാണ് അതു ഉപയോഗിക്കപ്പെടാറെങ്കിലും ശരി. (*). അപ്പോള്‍, തന്ത്രം പ്രയോഗിച്ചുവെന്നു പറയുന്നിടത്തെല്ലാം അതു ആക്ഷേപാര്‍ഹമായ തന്ത്രമായിരിക്കുമെന്നോ, അക്രമമായിരിക്കുമെന്നോ കരുതിക്കൂടാത്തതാണ്. പ്രയോഗിച്ച സന്ദര്‍ഭവും രൂപവും നോക്കിയിട്ടു വേണം നല്ലതോ ചീത്തയോ എന്നു വിലയിരുത്തുവാന്‍. യൂസുഫ് (അ) ന്‍റെ സഹോദരന്‍മാര്‍ ഇക്കാലമത്രയും അദ്ദേഹത്തോടും ബിന്‍യാമീനോടും അനുവര്‍ത്തിച്ചുവന്ന നയങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ടു നോക്കുമ്പോള്‍ അവരോടു അനുവര്‍ത്തിക്കപ്പെട്ട പ്രസ്തുത നയങ്ങള്‍ മുഴുവനും നീതീകരിക്കപ്പെടാവുന്നതേയുള്ളുവെന്നും, ഒന്നും തന്നെ വഞ്ചനയോ അക്രമമോ അല്ലെന്നും കാണാവുന്നതാണ്. ———— (*).نص عبارته : الكيد ضرب من الاحتبال وقد يكون مذموما وممدوحا وان كان يستعمل في المذموم اكثر ه – المفردات ———— മുമ്പാരും പറഞ്ഞു കാണാത്ത പുത്തന്‍ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കാറുള്ള ചിലര്‍ ഇവിടെ പ്രസ്താവിച്ചു കാണുന്ന ചില വാക്യങ്ങള്‍ വായിക്കുമ്പോള്‍, അത്ഭുതവും അനുകമ്പയും തോന്നിപ്പോകുന്നു. അവര്‍ പറയുകയാണു: ‘ഒരു സമ്മാനവും സ്മാരകവുമായി മറ്റുള്ളവര്‍ അറിയാതെ, ആ കോപ്പ യൂസുഫ് (അ) സഹോദരന്‍റെ ചാക്കിലിട്ടു. കൊട്ടാര ജോലിക്കാര്‍ കുറെകഴിഞ്ഞപ്പോള്‍ കോപ്പ കാണുന്നില്ല. ഒടുവില്‍ ഇവരെ പിടികൂടി. കണ്ടുകിട്ടിയപ്പോള്‍ മറ്റു സഹോദരന്‍മാരെ ഓര്‍ത്ത് യൂസുഫ് (അ) നു കള്ളി പറയുവാന്‍ നിവൃത്തിയുമില്ല. അദ്ദേഹം വിഷമിച്ചു. പക്ഷെ, പ്രതീക്ഷിക്കാത്ത ഒരു നേട്ടമുണ്ടായി. സഹോദരനെ തനിക്കു വിട്ടുകിട്ടി. ഇതാണു ‘യൂസുഫിനുവേണ്ടി നാം ഗൂഢതന്ത്രം പ്രയോഗിച്ചു.’ എന്നു അല്ലാഹു പറഞ്ഞത്. അല്ലാതെ, യൂസുഫ് (അ) വഞ്ചനാരൂപത്തില്‍ കോപ്പ ചാക്കിലിടുക, എന്നിട്ടു നിങ്ങള്‍ കള്ളന്‍മാരാണെന്നു പറയുക. ഒടുക്കം അദ്ദേഹം ചെയ്ത കുറ്റത്തിനു അവരെ ശിക്ഷിക്കുക ഇതൊന്നും ഒരു നബിയുടെ പക്കല്‍നിന്നും സംഭവ്യമല്ല.’ ഇതാണവരുടെ വാക്ക്. അല്ലാഹു പറഞ്ഞ വാക്യങ്ങളുടെ നേര്‍ക്കുനേരെയുള്ള താല്‍പര്യങ്ങള്‍ക്കും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്താവനകള്‍ക്കും വിരുദ്ധമായി ഇങ്ങിനെയൊരു പുതിയ അഭിപ്രായപ്രകടനത്തിനു ഇവരെ പ്രേരിപ്പിച്ചതു രണ്ടു കാര്യങ്ങളാണെന്നു ആ പ്രസ്താവനയില്‍നിന്നു വ്യക്തമാണ്. (1). യൂസുഫ് (അ) നബി വഞ്ചനാപരമായ ചില ഗൂഢതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു പൊതുവെ ജനങ്ങള്‍ ധരിച്ചുവശായിട്ടുള്ളതെന്നു ഇവര്‍ കരുതി. അതുകൊണ്ടു ആ ധാരണ നീക്കം ചെയ്യുക. (2). യൂസുഫ് (അ) നബിയുടെ പ്രവാചകത്വ പദവിക്കു യോജിക്കുന്നതെന്നു ഇവര്‍ക്കു തോന്നിയ രൂപത്തിലുള്ള ഒരുപുതിയ വ്യാഖ്യാനം അവതരിപ്പിക്കുവാനുള്ള മോഹം. ഈ രണ്ടു വിഷയത്തിലും പരാജയപ്പെടുകയാണു വാസ്തവത്തില്‍ ഇവര്‍ ചെയ്തിട്ടുള്ളതെന്നു താഴെ കാണുന്ന വസ്തുതകളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്:- (1). ബിന്‍യാമീനു ഒരു സമ്മാനവും സ്മാരകവുമായിട്ടാണു ആ പാത്രം ആരും അറിയാതെ അദ്ദേഹത്തിന്‍റെ ചാക്കില്‍ യൂസുഫ് (അ) ഇട്ടതെന്നാണല്ലോ ഇവര്‍ പറയുന്നതു – അതൊരു സമ്മാനമോ സ്മാരകമോ ആയിരുന്നുവെന്നു ഇവര്‍ സ്വയം സങ്കല്‍പിച്ചുണ്ടാക്കിയെന്നല്ലാതെ അതു ശരിവെക്കുന്ന നേരിയ ഒരു സൂചനപോലും ഖുര്‍ആനിലോ മറ്റോ ഇല്ല. ഉണ്ടെങ്കില്‍ ഇവരതു പൊക്കിക്കാട്ടുകയും ചെയ്യുമായിരുന്നു. നേരെമറിച്ചു ബിന്‍യാമീനെ സഹോദരന്‍മാര്‍ സ്വയം അവിടെ വിട്ടുപോകുവാന്‍ കാരണമാക്കുന്ന ഒരു സൂത്രമായിരുന്നു അതെന്നു നിഷ്പക്ഷമായി ഖുര്‍ആന്‍റെ പ്രസ്താവനകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കുകയും ചെയ്യാം. രാജാവിന്‍റെ പാത്രമായിരുന്നു അതെന്നു അല്ലാഹു പറയുന്നു. എന്നിരിക്കെ, രാജാവിന്‍റെ സമ്മതം വാങ്ങാതെ അതു അനുജനു യൂസുഫ് (അ) എങ്ങിനെ സമ്മാനമായി കൊടുക്കും? സമ്മതം വാങ്ങിയിരുന്നുവെന്നു വെക്കുക. എന്നാലും ഒരു സമ്മാനം – അല്ലെങ്കില്‍ ഒരു സ്മാരകം – എന്ന നിലക്കാണു അദ്ദേഹം ആ പാത്രം ചാക്കില്‍വെച്ചതെങ്കില്‍, ചുരുങ്ങിയപക്ഷം ആ വിവരം ബിന്‍യാമീനെയെങ്കിലും അറിയിക്കേണ്ടതായിരുന്നു. അതദ്ദേഹം ചെയ്തില്ല. ആരും അറിയാതെ ചാക്കില്‍ നിക്ഷേപിച്ചുവെന്നിരിക്കട്ടെ, കൊട്ടാര ജോലിക്കാര്‍ തന്‍റെ സഹോദരന്‍മാരെ മോഷ്ടാക്കളാണെന്നു ആക്ഷേപിച്ചപ്പോഴെങ്കിലും അതിനെപ്പറ്റി അവരെ ആക്ഷേപിക്കുവാനില്ലെന്നും അതു ഞാന്‍ അവരില്‍ ഒരാള്‍ക്കു സമ്മാനമായി കൊടുത്തതാണെന്നും അദ്ദേഹം പറയേണ്ടതല്ലേ? കാരണവശാല്‍ അതും പറഞ്ഞില്ലെന്നുവെക്കുക. എന്നാല്‍, അതു കണ്ടുകിട്ടിയപ്പോഴെങ്കിലും യഥാര്‍ത്ഥം വെളിവാക്കേണ്ടതല്ലേ? (2). അനുജനെ വിട്ടുകിട്ടുവാനുള്ള ഒരു സൂത്രമായിട്ടാണു പാത്രം അനുജന്‍റെ സാമാനത്തില്‍ ആരും അറിയാതെ അദ്ദേഹം വെച്ചതെങ്കില്‍ അതൊരു വഞ്ചനയാണെന്നും അതു യൂസുഫ് (അ) നബിയില്‍ നിന്നും ഉണ്ടാകാവതല്ലെന്നുമാണല്ലോ ഇവരുടെ വാദം. ഇതൊരു വഞ്ചനയാണെങ്കില്‍, അതുവരെയും താന്‍ യൂസുഫാണെന്നു പറയുവാന്‍ മടിച്ചതും ബിന്‍യാമീനോടു മാത്രം സ്വകാര്യമായി അതു പറഞ്ഞതും, അനുജന്‍റെ സാമാനത്തില്‍ നിന്നു പാത്രം കിട്ടിയപ്പോള്‍ അതു ഞാന്‍ അതില്‍ വെച്ചതാണെന്നു വ്യക്തമാക്കാതിരുന്നതും, ബിന്‍യാമീന്‍ അതെടുത്തുകൊണ്ടുപോയതാണെന്നുള്ള പേരില്‍ ബിന്‍യാമീനെ അവിടെ പിടിച്ചുവെച്ചതും, കൊട്ടാരജോലിക്കാരോടുപോലും ‘കള്ളി’ പറയാതിരുന്നതുമൊക്കെ വഞ്ചനകളായി എന്തുകൊണ്ടിവര്‍ എണ്ണിയില്ല? ഇവര്‍ പറയുംപോലെ, ആരും അറിയാതെ പാത്രം ഒരു സമ്മാനമായി യൂസുഫ് (അ) ചാക്കില്‍ വെച്ചതായിരുന്നുവെന്നു വെക്കുക. എന്നിട്ടു അതേ പാത്രം താനാണു ബിന്‍യാമീന്‍റെ സാമാനത്തില്‍ വെച്ചതെന്നറിയാവുന്ന അദ്ദേഹം ആദ്യമേ ബിന്‍യാമീന്‍റെ സാമാനം പരിശോധികാതെ മറ്റു സഹോദരന്‍മാരുടെ സാമാനങ്ങള്‍ ആദ്യമായി പരിശോധിച്ചതു ഇവരുടെ ദൃഷ്ടിയില്‍ എന്തുകൊണ്ടു വഞ്ചനയായില്ല? മാത്രമല്ല, അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ അവന്‍റെ ഒരു സഹോദരനും മോഷ്ടിചിട്ടുണ്ടു (…. إِن يَسْرِقْ فَقَدْ سَرَقَ) എന്നു സഹോദരന്‍മാര്‍ പറഞ്ഞ വാക്കു അദ്ദേഹം സമ്മതിച്ചു വാസ്തവമാക്കിയെന്നും വരുന്നു. കാരണം, രാജാവിന്‍റെ പാനപാത്രമാണല്ലോ ആരും അറിയാതെ അദ്ദേഹം അനുജനു സമ്മാനം നല്‍കുന്നതും അവന്‍റെ ചാക്കിലിട്ടതും. ദുര്‍വ്യാഖ്യാനത്തിനും വേണ്ടേ ഒരതിര്.?! (3). പക്ഷേ, യൂസുഫ് (അ) പ്രതീക്ഷിക്കാത്ത ഒരു നേട്ടം അദ്ദേഹത്തിനുണ്ടായി, സഹോദരനെ തനിക്കു വിട്ടുകിട്ടി എന്നാണല്ലോ ഇവര്‍ പറയുന്നത്. ഇത് അല്ലാഹു പറഞ്ഞതിനു നേരെ വിരുദ്ധമാണെന്നുള്ളതില്‍ സംശയമില്ല. ആദ്യം സഹോദരന്‍മാരുടെ സഞ്ചികള്‍ പരിശോധിക്കുവാന്‍ അദ്ദേഹം തുടങ്ങിയെന്നും, പിന്നീടു പാത്രം സഹോദരന്‍റെ (ബിന്‍യാമീന്‍റെ) സഞ്ചിയില്‍ നിന്ന് പുറത്തെടുത്തുവെന്നും പറഞ്ഞതിനെ തുടര്‍ന്ന് ‘അപ്രകാരം യൂസുഫിനുവേണ്ടി നാം തന്ത്രം പ്രയോഗിച്ചു’വെന്നും ‘രാജാവിന്‍റെ നിയമനടപടി പ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടിച്ചുവെക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല’ എന്നും 76-ാം വചനത്തില്‍ പറഞ്ഞു. താഴെ കാണുന്നതുപോലെ ‘അവന്നൊരു വൃദ്ധനായ പിതാവുണ്ട്. അതുകൊണ്ട് അവനു പകരം ഞങ്ങളില്‍ ഒരാളെ അവന്‍റെ സ്ഥാനത്തു പിടിച്ചുവെക്കണം’ എന്ന് സഹോദരന്‍മാര്‍ അപേക്ഷിച്ചപ്പോള്‍, ‘ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കല്‍ ഞങ്ങള്‍ കണ്ടെത്തിയോ അവനെയല്ലാതെ പിടിച്ചുവെക്കുവാന്‍ പാടില്ലെന്നും, പിടിച്ചുവെക്കുന്നപക്ഷം ഞങ്ങള്‍ അക്രമികളായിരിക്കു’മെന്നുമാണ് യൂസുഫ് (അ) പറഞ്ഞതെന്നു അടുത്ത വചനത്തിലും പറയുന്നു. അടുത്ത വചനം മുതല്‍ 82 വരെയുള്ള വചനങ്ങള്‍ ഒന്നു വായിച്ചു നോക്കുക. സഹോദരന്‍മാര്‍ എത്ര മനോവേദനയോടെയാണ് അനുജനെ അവിടെ വിട്ടുപോകുന്നതെന്നു അതില്‍ നിന്നു ആര്‍ക്കും വ്യക്തമാകും. ഇതെല്ലാമായിട്ടും അനുജനെ വിട്ടുകിട്ടുവാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നും, പ്രതീക്ഷിക്കാതെ കിട്ടിയ നേട്ടമാണെന്നും ഇവര്‍ക്കല്ലാതെ പറയുവാന്‍ കഴിയുമോ?! മനസ്സാക്ഷിയുള്ളവര്‍ ചിന്തിച്ചു നോക്കുക! كيد (കൈദ്) എന്ന വാക്കിനു അര്‍ത്ഥം കല്‍പിച്ചതില്‍ വന്ന അബദ്ധത്തിനു പുറമെ, വിഷയത്തിന്‍റെ മുഴുവന്‍ വശവും ആലോചിക്കാതെ ഒരു വശം മാത്രം ചിന്തിച്ചതില്‍ നിന്നും, പ്രാവചകന്‍മാരുടെ സ്ഥാനം തങ്ങളെപ്പോലെ മറ്റുള്ളവരാരും മനസ്സിലാക്കീട്ടില്ലെന്ന ഭാവത്തില്‍നിന്നും, പുത്തന്‍ അഭിപ്രായങ്ങള്‍ ഇറക്കുമതി ചെയ്‌വാനുള്ള വാഞ്ഛയില്‍ നിന്നും കൂടി ഉരുത്തിരിഞ്ഞതാണ് വാസ്തവത്തില്‍ ഈ അഭിപ്രായം. പക്ഷേ, വെളുക്കുവാന്‍ തേച്ചത് പാണ്ടായിട്ടാണ് ഭവിച്ചത്. നന്‍മയെന്നു തോന്നിയ ഒരു കാര്യത്തിനുവേണ്ടി ഒന്നിലധികം തിന്‍മകള്‍ വരുത്തിവെക്കുകയാണ് അവസാനം ഉണ്ടായത്. കാര്യങ്ങളെ വസ്തുനിഷ്ഠമായും, സത്യത്തെ സത്യമായും, അസത്യത്തെ അസത്യമായും മനസ്സിലാക്കുവാന്‍ അല്ലാഹു നമുക്കെല്ലാം തൗഫീഖു നല്‍കട്ടെ. آمين 12:78 قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ إِنَّ لَهُۥٓ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُۥٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ ﴾٧٨﴿ അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: 'ഹേ, 'അസീസേ! അവനു വലിയ വൃദ്ധനായ ഒരു പിതാവുണ്ട്; ആകയാല്‍, ഞങ്ങളില്‍ ഒരാളെ അവന്‍റെ സ്ഥാനത്തു പിടി(ച്ചു വെ)ച്ചാലും! നിശ്ചയമായും, അങ്ങയെ സല്‍ഗുണവാന്‍മാരില്‍ പെട്ടവനായി ഞങ്ങള്‍ കാണുന്നു'. قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ إِنَّ لَهُ നിശ്ചയമായും അവന്നുണ്ടു أَبًا ഒരു പിതാവു, ബാപ്പ شَيْخًا വൃദ്ധനായ, വയോധികനായ كَبِيرًا വലിയ فَخُذْ അതിനാല്‍ സ്വീകരിക്കണം, പിടിക്കുക أَحَدَنَا ഞങ്ങളില്‍ ഒരാളെ مَكَانَهُ അവന്‍റെ സ്ഥാനത്തു إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ താങ്കളെ കാണുന്നു مِنَ الْمُحْسِنِينَ നന്‍മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്‍മാരില്‍) പെട്ട (വനായി). 12:79 قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَـٰعَنَا عِندَهُۥٓ إِنَّآ إِذًا لَّظَـٰلِمُونَ ﴾٧٩﴿ അദ്ദേഹം പറഞ്ഞു: 'ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കല്‍ ഞങ്ങള്‍ കണ്ടെത്തിയോ അവനെയല്ലാതെ പിടി(ച്ചു വെ)ക്കുന്നതിനെക്കുറിച്ച് അല്ലാഹുവില്‍ ശരണം (തേടുന്നു)! അപ്പോള്‍, [അങ്ങനെ ചെയ്‌താല്‍] നിശ്ചയമായും ഞങ്ങള്‍ അക്രമികള്‍തന്നെയായിരിക്കും.' قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّـهِ അല്ലാഹുവില്‍ ശരണം (അല്ലാഹുവിന്‍റെ കാവല്‍) أَن نَّأْخُذَ ഞങ്ങള്‍ പിടിക്കുന്ന (എടുക്കുന്ന)തിനെക്കുറിച്ചു إِلَّا مَن യതൊരുവനെയല്ലാതെ وَجَدْنَا ഞങ്ങള്‍ കണ്ടെത്തി مَتَاعَنَا ഞങ്ങളുടെ ഉപകരണം (സാധനം) عِندَهُ തന്‍റെ അടുക്കല്‍ إِنَّا إِذًا അപ്പോള്‍ നിശ്ചയമായും ഞങ്ങള്‍ لَّظَالِمُونَ അക്രമികള്‍ തന്നെ. അവരുടെ സാമാനത്തില്‍ നിന്നാണു പാത്രം കണ്ടുകിട്ടുന്നതെങ്കില്‍ അയാളെ വിട്ടുതരാമെന്നു അവര്‍ ആദ്യം പറഞ്ഞുവെങ്കിലും ബിന്‍യാമീനെയാണ് വിട്ടുകൊടുക്കേണ്ടതെന്നു വന്നപ്പോള്‍ അവര്‍ ധര്‍മ്മസങ്കടത്തിലായി. അവനെ കൂടാതെ പിതാവിന്‍റെ അടുക്കല്‍ ചെന്നാലുള്ള കഥ അവര്‍ ഓര്‍ത്തു. അതുകൊണ്ടു അവനു വളരെ വൃദ്ധനായ ഒരു പിതാവുണ്ടെന്നും. അവനെക്കൂടാതെ മടങ്ങിച്ചെന്നാല്‍ അദ്ദേഹം വലിയ സങ്കടത്തില്‍ അകപ്പെടുമെന്നും, അതുകൊണ്ടു ഞങ്ങളില്‍ ആരെയെങ്കിലും പകരം സ്വീകരിച്ചിട്ടെങ്കിലും അവനെ വിട്ടുതരണമെന്നും അവര്‍ യൂസുഫ് (അ) നോടു വിനയപൂര്‍വ്വം അപേക്ഷിച്ചു. അങ്ങനെ ചെയ്യുന്നതു അനീതിയാണെന്നും, അതു ഞങ്ങള്‍ ചെയ്കയില്ലെന്നും യൂസുഫ് (അ) പറഞ്ഞു. പാനപാത്രം കിട്ടിയശേഷമുള്ള ഈ രംഗം ബൈബ്ള്‍ ഇങ്ങിനെ ഉദ്ധരിക്കുന്നു: യെഹൂദയും, സഹോദരന്‍മാരും യോസേഫിന്‍റെ വീട്ടില്‍ ചെന്നു. അവര്‍ സാഷ്ടാംഗം വീണു. അവരോടു: നിങ്ങള്‍ ഈ ചെയ്തതെന്ത്? …..അതിന്നു യെഹൂദാ: ഞങ്ങള്‍ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? …ഇതാ, ഞങ്ങള്‍ യജമാനന്നു അടിമകള്‍. ഞങ്ങളും ആരുടെ കയ്യില്‍ പാത്രം കണ്ടുവോ അവനും തന്നെ. അതിന്നു അവന്‍ (യോസേഫ്): അങ്ങിനെ ഞാന്‍ ചെയ്കയില്ല. ആരുടെ പക്കല്‍ പാത്രം കണ്ടുവോ അവന്‍തന്നെ എനിക്കു അടിമയായിരിക്കും.,….. എന്നു പറഞ്ഞു. (ഉല്‍പ: അ: 44ല്‍ 14 – 17.). الْعَزِيزُ (അസീസു) എന്ന വാക്കിന്‍റെ അര്‍ത്ഥവും, ഉന്നതസ്ഥാനത്തിരിക്കുന്നവരെ സംബോധനം ചെയ്‌വാന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണതെന്നും 30-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ മുമ്പുവിവരിച്ചിട്ടുണ്ട്. വിഭാഗം - 10 12:80 فَلَمَّا ٱسْتَيْـَٔسُوا۟ مِنْهُ خَلَصُوا۟ نَجِيًّا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوٓا۟ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًا مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ ۖ فَلَنْ أَبْرَحَ ٱلْأَرْضَ حَتَّىٰ يَأْذَنَ لِىٓ أَبِىٓ أَوْ يَحْكُمَ ٱللَّهُ لِى ۖ وَهُوَ خَيْرُ ٱلْحَـٰكِمِينَ ﴾٨٠﴿ അങ്ങനെ, അവനെക്കുറിച്ചു അവര്‍ നിരാശയടഞ്ഞപ്പോള്‍, അവര്‍ സ്വകാര്യം പറയുന്നവരായി തനിച്ചുപോയി. അവരില്‍ വലിയവന്‍ പറഞ്ഞു: 'നിങ്ങള്‍ക്കറിഞ്ഞുകൂടേ, നിങ്ങളുടെ പിതാവു നിങ്ങളോട് അല്ലാഹുവിങ്കല്‍നിന്നും ഒരുറപ്പു വാങ്ങീട്ടുണ്ടെന്നു?! മുമ്പ് യൂസുഫി(ന്‍റെ വിഷയത്തി)ല്‍ നിങ്ങള്‍ വീഴ്ചചെയ്തിട്ടുള്ളതും (അറിഞ്ഞുകൂടേ)?! എന്നാല്‍, എന്‍റെ പിതാവു എനിക്കു അനുവാദം നല്‍കുകയോ, അല്ലാഹു എനിക്കു (വല്ല പരിഹാരവും) വിധിച്ചുതരുകയോ ചെയ്യുന്നതുവരേക്കും ഞാന്‍ (ഈ) ഭൂമി വിട്ടുപോരുന്നതേയല്ല. അവന്‍ വിധികര്‍ത്താക്കളില്‍ ഏറ്റം ഉത്തമനാണുതാനും. فَلَمَّا اسْتَيْأَسُوا അങ്ങനെ അവര്‍ നിരാശ അടഞ്ഞ (ആശ നഷ്ടപ്പട്ട)പ്പോള്‍ مِنْهُ അവനെക്കുറിച്ചു خَلَصُوا അവര്‍ തനിച്ചുപോയി, ഒഴിഞ്ഞുനിന്നു نَجِيًّا സ്വാകര്യം പറയുന്നവരായി قَالَ പറഞ്ഞു كَبِيرُهُمْ അവരില്‍ വലിയവന്‍ أَلَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞുകൂടേ أَنَّ أَبَاكُمْ നിങ്ങളുടെ പിതാവു എന്നു قَدْ أَخَذَ വാങ്ങിയിട്ടുണ്ടു (എന്നു) عَلَيْكُم നിങ്ങളോടു, നിങ്ങള്‍ക്കെതിരില്‍ مَّوْثِقًا ഒരു ഉറപ്പു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു وَمِن قَبْلُ മുമ്പും مَا فَرَّطتُمْ നിങ്ങള്‍ വീഴ്ച വരുത്തിയതു فِي يُوسُفَ യൂസുഫിനെപ്പറ്റി, യൂസുഫിന്‍റെ കാര്യത്തില്‍ فَلَنْ أَبْرَحَ എന്നാല്‍ (അതിനാല്‍) ഞാന്‍ വിടുകയേ ഇല്ല الْأَرْضَ (ഈ) ഭൂമി, നാടു حَتَّىٰ يَأْذَنَ അനുവാദം തരുന്നതുവരെ لِي أَبِي എനിക്കു എന്‍റെ ബാപ്പ أَوْ يَحْكُمَ അല്ലെങ്കില്‍ വിധിച്ചു തരുന്നതു اللَّـهُ لِي അല്ലാഹു എനിക്കു وَهُوَ അവനാകട്ടെ خَيْرُ ഉത്തമനാണു, ഏറ്റം നല്ലവനാണു الْحَاكِمِينَ വിധികര്‍ത്താക്കളില്‍. 12:81 ٱرْجِعُوٓا۟ إِلَىٰٓ أَبِيكُمْ فَقُولُوا۟ يَـٰٓأَبَانَآ إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَـٰفِظِينَ ﴾٨١﴿ 'നിങ്ങള്‍ നിങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിചെല്ലുവിന്‍; എന്നിട്ട് (അദ്ദേഹത്തോടു) പറയുവിന്‍: 'ഞങ്ങളുടെ പിതാവേ, നിങ്ങളുടെ മകന്‍ മോഷ്ടിച്ചു. ഞങ്ങള്‍ അറിഞ്ഞതിനനുസരിച്ചല്ലാതെ ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല. ഞങ്ങള്‍ അദൃശ്യകാര്യത്തെ അറിഞ്ഞവരല്ലതാനും.' ارْجِعُوا നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ أَبِيكُمْ നിങ്ങളുടെ പിതാവിങ്കലേക്കു فَقُولُوا എന്നിട്ടു പറയുവിന്‍ يَا أَبَانَا ഞങ്ങളുടെ പിതാവേ إِنَّ ابْنَكَ നിശ്ചയമായും നിങ്ങളുടെ മേല്‍ سَرَقَ മോഷ്ടിച്ചു, കട്ടു وَمَا شَهِدْنَا ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല إِلَّا بِمَا യാതൊന്നനുസരിച്ചല്ലാതെ عَلِمْنَا ഞങ്ങള്‍ അറിഞ്ഞു وَمَا كُنَّا ഞങ്ങളായിട്ടുമില്ല, അല്ലതാനും لِلْغَيْبِ അദൃശ്യകാര്യത്തെ, മറഞ്ഞകാര്യത്തെ حَافِظِينَ പഠിച്ചവര്‍, അറിഞ്ഞവര്‍, സൂക്ഷിക്കുന്നവര്‍. 12:82 وَسْـَٔلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلْعِيرَ ٱلَّتِىٓ أَقْبَلْنَا فِيهَا ۖ وَإِنَّا لَصَـٰدِقُونَ ﴾٨٢﴿ 'ഞങ്ങള്‍ ആയിരുന്ന [പോയിരുന്ന]തായ രാജ്യത്തോടും [രാജ്യക്കാരോടും] ഞങ്ങള്‍ (അവിടെനിന്നു) മുന്നിട്ടുവന്നതായ വാഹനസംഘത്തോടും നിങ്ങള്‍ ചോദി(ച്ചു നോ)ക്കുകയും ചെയ്യുക. ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്.' وَاسْأَلِ ചോദിക്കുകയും ചെയ്യുക الْقَرْيَةَ الَّتِي യാതൊരു രാജ്യത്തോട് كُنَّا ഞങ്ങളായിരുന്നു فِيهَا അതില്‍ وَالْعِيرَ الَّتِي യാതൊരു വാഹനസംഘത്തോടും أَقْبَلْنَا فِيهَا അതിലായി ഞങ്ങള്‍ മുന്നിട്ടു വന്നിരിക്കുന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെ. ബിന്‍യാമീനെ ഒഴിവാക്കിക്കിട്ടുവാനുള്ള അപേക്ഷയും ശ്രമവും ഫലിക്കാതായപ്പോള്‍ സഹോദരന്‍മാര്‍ നിരാശരായി. എനി എന്തുവേണമെന്നു അവര്‍ സ്വകാര്യമായി കൂടി ആലോചന നടത്തി. അവരില്‍ മൂത്ത ആള്‍ – ഇതു റൂബീനാണെന്നു പറയപ്പെടുന്നു – ബിന്‍യാമീന്‍ കൂടിയില്ലാതെ താന്‍ പിതാവിന്‍റെ അടുക്കലേക്കു വരികയില്ലെന്നും, പിതാവിന്‍റെ പ്രത്യേക സമ്മതം ലഭിക്കുകയോ ഈ വിഷയത്തില്‍ അല്ലാഹു വല്ല പ്രത്യേക പരിഹാരം ഉണ്ടാക്കിത്തരുകയോ ചെയ്യാതെ ഞാന്‍ സ്ഥലം വിടുകയില്ലെന്നും തീര്‍ത്തു പറഞ്ഞു. എനി ചെയ്യുവാനുള്ളതു ഇതാണു: നിങ്ങള്‍ പിതാവിന്‍റെ അടുക്കലേക്കു തിരിച്ചു പോകുക. എന്നിട്ടു ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുക. ബിന്‍യാമീന്‍ മോഷ്ടിച്ചു, ഞങ്ങള്‍ കണ്ടറിഞ്ഞതാണത്. അതിനപ്പുറം ഞങ്ങളൊന്നും തെളിവു നല്‍കുവാന്‍ തുനിഞ്ഞില്ല. യഥാര്‍ത്ഥം അല്ലാഹുവിനറിയാം, മറഞ്ഞകാര്യം ഞങ്ങള്‍ക്കറിയുകയില്ലല്ലോ. ഇതാണു വാസ്തവത്തിലുണ്ടായത്. അങ്ങനെ അസീസും കൂട്ടരും ബിന്‍യാമീനെ അവിടെ പിടിച്ചുവെച്ചു കളഞ്ഞു. വേണമെങ്കില്‍ ആ നാട്ടുകാരോടും, ഞങ്ങളുടെ യാത്രാസംഘത്തിലുണ്ടായിരുന്ന ആളുകളോടും നിങ്ങള്‍ അന്വേഷിച്ചു നോക്കുവിന്‍. അവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. എന്നൊക്കെ പിതാവിനോടു പറയുക. അല്ലാതെന്തു ചെയ്യും? അങ്ങനെ, അവസാനം ബാക്കിയുള്ള ഒമ്പത് പേരും കൂടി പിതാവിങ്കല്‍ മടങ്ങിച്ചെന്നു അപ്രകാരമെല്ലാം പറഞ്ഞുനോക്കി. പക്ഷെ, പിതാവിനുണ്ടോ അതു അപ്പടി വിശ്വസിക്കുവാന്‍ കഴിയുന്നു? അവര്‍ യൂസുഫ് (അ) നോട് അനുവര്‍ത്തിച്ച ചെയ്തികളൊക്കെ അദ്ദേഹത്തിന് എങ്ങിനെ മറക്കുവാന്‍ കഴിയും? യഥാര്‍ത്ഥം എന്താണെന്ന് അറിയുകയില്ലെങ്കിലും എന്തോ ചിലതൊക്കെ സംഭവിച്ചിട്ടുണ്ടെന്നു അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം നിരാശപ്പെട്ടില്ല. 12:83 قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ ﴾٨٣﴿ അദ്ദേഹം [പിതാവു] പറഞ്ഞു: (അതൊന്നുമല്ല) പക്ഷെ, നിങ്ങള്‍ക്കു നിങ്ങളുടെ മനസ്സുകള്‍ (എന്തോ) ഒരു കാര്യം ഭംഗിയാക്കിക്കാട്ടിയിരിക്കുന്നു. [അതു നിങ്ങള്‍ ചെയ്തിരിക്കാം] എനി, ഭംഗിയായ ക്ഷമ! [അതേ മാര്‍ഗ്ഗമുള്ളു]. അവരെ എല്ലാവരെയും (തന്നെ) അല്ലാഹു എനിക്കു കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. നിശ്ചയമായും, അവന്‍ തന്നെയാണു സര്‍വ്വജ്ഞനും, അഗാധജ്ഞനുമായുള്ളവന്‍.' قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എങ്കിലും سَوَّلَتْ لَكُمْ നിങ്ങള്‍ക്കു ഭംഗിയാക്കി തന്നു أَنفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി (അതുകൊണ്ടു) ക്ഷമ, ക്ഷമിക്കുക جَمِيلٌ ഭംഗിയായ عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَأْتِيَنِي എനിക്കു വരുക, നല്‍കുവാന്‍ بِهِمْ അവരെക്കൊണ്ടു, അവരെ جَمِيعًا എല്ലാം, മുഴുവനും إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ (എല്ലാം) അറിയുന്നവന്‍, സര്‍വ്വജ്ഞന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍. 12:84 وَتَوَلَّىٰ عَنْهُمْ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ ﴾٨٤﴿ അദ്ദേഹം അവരില്‍നിന്നും വിട്ടുമാറുകയും, 'യൂസുഫിന്‍റെ പേരിലുള്ള എന്‍റെ സങ്കടമേ!' എന്നു പറയുകയും ചെയ്തു. വ്യസനംനിമിത്തം അദ്ദേഹത്തിന്‍റെ രണ്ടു കണ്ണുകള്‍ വെളുക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹം (വ്യസനവും കോപവും മനസ്സില്‍) ഒതുക്കിവെക്കുന്നവനായിരുന്നു. وَتَوَلَّىٰ അദ്ദേഹം വിട്ടുമാറുകയും ചെയ്തു عَنْهُمْ അവരില്‍നിന്ന് وَقَالَ പറയുകയും ചെയ്തു يَا أَسَفَىٰ എന്‍റെ സങ്കടമേ, വിഷാദമേ, വ്യസനമേ عَلَىٰ يُوسُفَ യൂസുഫിന്‍റെ പേരില്‍, യൂസുഫിനെപ്പറ്റി وَابْيَضَّتْ വെളുക്കുകയും ചെയ്തു عَيْنَاهُ അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍ مِنَ الْحُزْنِ വ്യസനത്താല്‍ فَهُوَ എന്നിട്ടദ്ദേഹം كَظِيمٌ (കോപം) ഒതുക്കിവെച്ചവന്‍, (വ്യസനം) നിറഞ്ഞവന്‍, (കോപം കൊണ്ടോ, വ്യസനം കൊണ്ടോ) വിങ്ങിയവന്‍ (ആകുന്നു). മുമ്പു യൂസുഫ് (അ) നെ കിണറ്റിലിട്ടശേഷം അവനെ ചെന്നായ പിടിച്ചുവെന്നു അവര്‍ പറഞ്ഞപ്പോള്‍ യഅ്ഖൂബ് (അ) അവരോട് : ‘പക്ഷെ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്കു എന്തോ ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. എനി ഭംഗിയായി ക്ഷമിക്കുക!’ എന്നു പറഞ്ഞതായി 18-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. അതേവാക്കു തന്നെ ആ മഹാന്‍ ഇപ്പോഴും പറയുന്നു. ‘നിങ്ങള്‍ വിവരിച്ചു പറയുന്ന വിഷയത്തില്‍ സഹായം തേടപ്പെടുവാനുള്ളതു അല്ലാഹുവാണ്’. എന്നായിരുന്നു അവിടെ അദ്ദേഹത്തിന്‍റെ അടുത്തവാക്ക്. ഇവിടെയാകട്ടെ, ‘അവരെ മുഴുവനും അല്ലാഹു എനിക്കു കൊണ്ടുവന്നു തന്നേക്കും.’ എന്നാണദ്ദേഹം തുടര്‍ന്നു പറഞ്ഞത്. അഥവാ ബിന്‍യാമീനെ മാത്രമല്ല, മുമ്പു ചെന്നായ പിടിച്ചു തിന്നുവെന്നു നിങ്ങള്‍ പറഞ്ഞ യൂസുഫിനെയും, ഈജിപ്തില്‍ നിന്നുപോരുവാന്‍ മടിച്ചുനിന്ന മൂത്ത മകനെയുമെല്ലാം തന്നെ തനിക്കു തിരിച്ചു കിട്ടുമെന്നുള്ള അദ്ദേഹത്തിന്‍റെ സുപ്രതീക്ഷ അദ്ദേഹം വ്യക്തമാക്കി. മക്കളോടു കയര്‍ക്കുകയോ ക്ഷുഭിതനാകുകയോ ചെയ്തില്ല. കൊല്ലങ്ങളായി യൂസുഫിനെ സംബന്ധിച്ചു നിലവിലുള്ള വ്യസനഭാരം ഇപ്പോള്‍ – മറ്റേ രണ്ടു മക്കളുടെയും തിരോധാനം കൂടിയായപ്പോള്‍ – വീണ്ടും വര്‍ദ്ധിച്ചു. അവരില്‍ നിന്നും വിട്ടുമാറി യൂസുഫിനെക്കുറിച്ചു വിലപിച്ചും അല്ലാഹുവോടു സങ്കടപ്പെട്ടും കൊണ്ടിരിക്കുകയായി. വ്യസനാധിക്യം നിമിത്തം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ രണ്ടും വെള്ളനിറമായി മാറി. കണ്ണിന്‍റെ കാഴ്ച്ചപോലും നഷ്ടപ്പെട്ടിരുന്നുവെന്നാണു 93ഉം 96ഉം വചനങ്ങളില്‍ നിന്നു മനസ്സിലാകുന്നത്‌. അല്ലാഹുവിനറിയാം. ഏതായാലും ഇവരോടുള്ള കോപവും, മറ്റേവരെക്കുറിച്ചുള്ള വ്യസനവും കൊണ്ടു ഹൃദയം നിറഞ്ഞിരിക്കയാണെങ്കിലും അതൊക്കെ പുറത്തറിയിക്കാതെ മനസ്സില്‍ അടക്കി ഒതുക്കിക്കഴിഞ്ഞു കൂടി. അദ്ദേഹത്തിന്‍റെ വ്യസനവും, ക്ഷമയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസവും, ശുഭപ്രതീക്ഷയും എത്രത്തോളം ശക്തിമത്തായിരുന്നുവെന്നു അടുത്ത വചനങ്ങളില്‍നിന്നു കൂടുതല്‍ വ്യക്തമാകുന്നതാണ്. ആപത്തും കഷ്ടപ്പാടും നേരിടുമ്പോള്‍ വ്യസനപ്പെടുകയും, കരച്ചില്‍ വരുകയും ചെയ്യുന്നതു മനുഷ്യപ്രകൃതിയാകുന്നു. അതില്‍ ആക്ഷേപിക്കുവാനില്ല. മനുഷ്യപ്രകൃതിയില്‍ നിന്നു പ്രവാചകന്‍മാരും ഒഴിവാകുന്നില്ല. പക്ഷേ, ക്ഷമകേടു കാണിക്കുക, വേവലാതിപ്പെട്ടുകൊണ്ടിരിക്കുക, നിരാശപെടുക, വ്യസനഗോഷ്ടികള്‍ പ്രകടമാക്കുക, വികാരപ്പെടുക, അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോടു സങ്കടപ്പെട്ടുകൊണ്ടിരിക്കുക ഇതൊക്കെയാണു ആക്ഷേപാര്‍ഹമായിട്ടുള്ളത്‌. ഇതൊന്നും പ്രവാചകന്‍മാരില്‍ നിന്നുണ്ടാവുകയില്ലതാനും. നബി (സ്വ) തിരുമേനിയുടെ പുത്രന്‍ ഇബ്രാഹീം അന്തരിച്ചപ്പോള്‍ തിരുമേനി (സ്വ) കരയുകയും ഇങ്ങിനെ പറയുകയുമുണ്ടായി: ‘കണ്ണുകള്‍ കണ്ണു നീരൊഴുക്കും. ഹൃദയം വ്യസനപ്പെടുകയും ചെയ്യും. നമ്മുടെ റബ്ബു തൃപ്തിപ്പെടുന്നതല്ലാതെ ഞങ്ങള്‍ പറയുകയില്ല. ഇബ്രാഹീമേ! നിന്‍റെ വേര്‍പാടുനിമിത്തം ഞങ്ങള്‍ വ്യസനപ്പെട്ടവര്‍ തന്നെയാകുന്നു.’ (ബു; മു). പിതാവിന്‍റെ അപാരമായ വ്യസനവും ദുഃഖവും കണ്ടപ്പോള്‍ മക്കള്‍ക്കും അനുതാപവും അനുകമ്പയും തോന്നി. 12:85 قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَـٰلِكِينَ ﴾٨٥﴿ അവര്‍ [മക്കള്‍] പറഞ്ഞു: 'അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും; നിങ്ങള്‍ മരിക്കാറായിത്തീരുകയോ, അല്ലെങ്കില്‍ (മരിച്ച്) നാശമടയുന്നവരില്‍ പെട്ടവനായിത്തീരുകയോ ചെയ്യുന്നതുവരെ.' قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) تَفْتَأُ നിങ്ങള്‍ ആയിക്കൊണ്ടിരിക്കും تَذْكُرُ നിങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടു يُوسُفَ യൂസുഫിനെ حَتَّىٰ تَكُونَ നിങ്ങള്‍ ആയിത്തീരുന്നതുവരെ حَرَضًا മരിക്കാറായവന്‍, ജീവശ്ശവം أَوْ تَكُونَ അല്ലെങ്കില്‍ ആയിരിക്കുന്നതു مِنَ الْهَالِكِينَ നാശമടഞ്ഞവരില്‍പെട്ട(വന്‍). 12:86 قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ﴾٨٦﴿ അദ്ദേഹം [പിതാവു] പറഞ്ഞു: 'എന്‍റെ വേവലാതിയും, എന്‍റെ വ്യസനവും (സംബന്ധിച്ചു) ഞാന്‍ അല്ലാഹുവിങ്കലേക്കു മാത്രമാണു പരാതിപ്പെടുന്നത്. നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതൊക്കെ) അല്ലാഹുവിങ്കല്‍ നിന്ന് എനിക്കറിയുകയും ചെയ്യും.' قَالَ അദ്ദേഹം പറഞ്ഞു إِنَّمَا أَشْكُو ഞാന്‍ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു بَثِّي എന്‍റെ വേവലാതി وَحُزْنِي എന്‍റെ വ്യസനവും إِلَى اللَّـهِ അല്ലാഹുവിലേക്കു (മാത്രം) وَأَعْلَمُ ഞാന്‍ അറിയുകയും ചെയ്യുന്നു, എനിക്കറിയാം مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു. യഅ്ഖൂബ്‌ (അ) പരിചയസമ്പന്നനായ ഒരു വയോധികന്‍ മാത്രമല്ല, ഒരു പ്രവാചകവര്യനും കൂടിയാണല്ലോ. വഹ്-യു മൂലം മറ്റുള്ളവര്‍ക്കു ലഭിക്കാത്ത പല വിവരങ്ങളും അദ്ദേഹത്തിനു വഹ്-യു മൂലം ലഭിക്കുന്നു. യൂസുഫ് (അ) ന്‍റെ സ്വപ്നത്തിന്‍റെ പുലര്‍ച്ചയില്‍ അദ്ദേഹത്തിനു സംശയമില്ല. അതു പുലരുന്നതു ഏതു വിധത്തിലായിരിക്കും, എപ്പോഴായിരിക്കും എന്നുമാത്രമേ നിശ്ചയമില്ലായ്കയുള്ളു. ബിന്‍യാമീന്‍ മോഷ്ടിച്ചിരിക്കുവാന്‍ ഇടയില്ലെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ട് അനുനിമിഷം അദ്ദേഹം അല്ലാഹുവിന്‍റെ കാരുണ്യവും സ്വപ്നത്തിന്‍റെ പുലര്‍ച്ചയും കാത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ, അദ്ദേഹം മക്കളോടു പറഞ്ഞു: 12:87 يَـٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَـٰفِرُونَ ﴾٨٧﴿ 'എന്‍റെ മക്കളേ, നിങ്ങള്‍പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ചു (വിവരം) അന്വേഷിച്ചു നോക്കുവിന്‍. അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടുകയും ചെയ്യരുത്. നിശ്ചയമായും കാര്യം: അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെപ്പറ്റി അവിശ്വാസികളായ ജനങ്ങളല്ലാതെ നിരാശപ്പെടുകയില്ല.' يَا بَنِيَّ എന്‍റെ മക്കളേ, പുത്രന്‍മാരേ اذْهَبُوا നിങ്ങള്‍ പോകുവിന്‍ فَتَحَسَّسُوا എന്നിട്ടു അന്വേഷിച്ചറിയുവിന്‍ مِن يُوسُفَ യൂസുഫിനെപ്പറ്റി وَأَخِيهِ അവന്‍റെ സഹോദരനെയും وَلَا تَيْأَسُوا നിങ്ങള്‍ നിരാശപ്പെടുകയും അരുതു مِن رَّوْحِ ആശ്വാസത്തെ (തുറവിയെ) ക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يَيْأَسُ നിരാശപ്പെടുകയില്ല, ആശ മുറിയുകയില്ല مِن رَّوْحِ ആശ്വാസത്തെക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِلَّا الْقَوْمُ ജനങ്ങളല്ലാതെ الْكَافِرُونَ അവിശ്വാസികളായ. യൂസുഫ് (അ) നെയും സഹോദരനെയും സംബന്ധിച്ചു അന്വേഷണം നടത്തി നോക്കണമെന്ന് മക്കളോടു പറഞ്ഞപ്പോള്‍ അദ്ദേഹം അവര്‍ക്കു നല്‍കിയ ഈ ഉപദേശം ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിച്ചിരിക്കേണ്ടതാകുന്നു. എന്തു വിഷമത്തില്‍ അകപ്പെട്ടാലും അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസവും കാരുണ്യവും ലഭിക്കാതിരിക്കയില്ലെന്ന സല്‍പ്രതീക്ഷയോടുകൂടിയിരിക്കേണ്ടതുണ്ടെന്നും, നിരാശ ഒരിക്കലും സത്യവിശ്വാസിക്കു യോജിച്ചതല്ലെന്നും ആ വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലക്കുകള്‍ വന്ന് താങ്കള്‍ക്കൊരു മകനുണ്ടാകുവാന്‍ പോകുന്നുവെന്നും, വാര്‍ദ്ധക്യം പ്രാപിച്ചതുകൊണ്ടു നിരാശപ്പെടേണ്ടതില്ലെന്നും സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ ഇബ്രാഹീം (അ) നബി പറഞ്ഞതിങ്ങിനെയായിരുന്നു: ‘വഴിപിഴച്ചവരല്ലാതെ ആരാണു അല്ലാഹുവിന്‍റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയുക?!’ (15:56). അല്ലാഹു അരുളിച്ചെയ്തതായി നബി (സ്വ) ഉദ്ധരിച്ചതും, ബുഖാരീയും മുസ്‌ലിമും (റ) രേഖപ്പെടുത്തിയതുമായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: أَنَا عِنْدَ ظَنِّ عَبْدِي بِي (സാരം: എന്‍റെ അടിയാന്‍ എന്നെപ്പറ്റി ധരിച്ചുകൊണ്ടിരിക്കുന്നതനുസരിച്ചായിരിക്കും ഞാന്‍ നിലകൊള്ളുന്നത്). അല്ലാഹുവിന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും വിശ്വാസവും എത്രത്തോളമുണ്ടോ അത്രത്തോളമായിരിക്കും അവന്‍റെ കാരുണ്യം ലഭിക്കുക എന്നു താല്‍പര്യം. യഅ്ഖൂബ്‌ നബിയുടെ ചരിത്രം തന്നെ ഇതിനു ഏറ്റവും വലിയൊരു ഉദാഹരണമാണല്ലോ. ഈജിപ്തില്‍ മുമ്പും രണ്ടുപ്രാവശ്യം പോയിവന്ന മക്കളെ വിളിച്ചു വീണ്ടും ഈജിപ്തിലേക്കു പോകണമെന്നും, അവിടെ നിന്നു ധാന്യം വാങ്ങി വരുന്നതോടൊപ്പം യൂസുഫിനെയും സഹോദരനെയും കുറിച്ച് അന്വേഷണം നടത്തണമെന്നും യഅ്ഖൂബ്‌ (അ) കല്‍പിച്ചു. അങ്ങനെ മൂന്നാമതും അവര്‍ ഈജിപ്തിലേക്കു പുറപ്പെട്ടു. ധാന്യത്തിനു വിലയായി നല്‍കുവാനുള്ള ദ്രവ്യങ്ങളും അവര്‍ കൊണ്ടുപോയിരുന്നു. 12:88 فَلَمَّا دَخَلُوا۟ عَلَيْهِ قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَـٰعَةٍ مُّزْجَىٰةٍ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ ۖ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ ﴾٨٨﴿ അങ്ങനെ, അവര്‍ അദ്ദേഹത്തിന്‍റെ [യൂസുഫിന്‍റെ] അടുക്കല്‍ പ്രവേശിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഹേ, 'അസീസേ'! ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു താണതരത്തിലുള്ള (അല്‍പം) ചരക്കുമായി വരുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍, അങ്ങുന്ന് ഞങ്ങള്‍ക്ക് (ധാന്യം) അളവു പൂര്‍ത്തിയാക്കിത്തരുകയും, ഞങ്ങള്‍ക്കു ധര്‍മ്മം നല്‍കുകയും ചെയ്യേണമേ! നിശ്ചയമായും, ധര്‍മ്മം നല്‍കുന്നവര്‍ക്കു അല്ലാഹു പ്രതിഫലം കൊടുക്കുന്നതാണ്.' فَلَمَّا دَخَلُوا അങ്ങനെ അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്‍റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ مَسَّنَا ഞങ്ങളെ ബാധിച്ചിരിക്കുന്നു, സ്പര്‍ശിച്ചു وَأَهْلَنَا ഞങ്ങളുടെ കുടുംബത്തെ (ആള്‍ക്കാരെ)യും الضُّرُّ ദുരിതം, വിഷമം, ഉപദ്രവം, ബുദ്ധിമുട്ടു وَجِئْنَا ഞങ്ങള്‍ വരുകയും ചെയ്തിരിക്കുന്നു, വന്നിരിക്കുകയാണ് بِبِضَاعَةٍ ഒരു ചരക്കു (സാമാന ദ്രവ്യവു)മായി مُّزْجَاةٍ താണ തരത്തിലുള്ള, ചിലവാകാത്ത, പോരായ്മയുള്ള فَأَوْفِ അതിനാല്‍ പൂര്‍ത്തിയാക്കിത്തരണം لَنَا ഞങ്ങള്‍ക്കു الْكَيْلَ അളവു وَتَصَدَّقْ ധര്‍മ്മം ചെയ്യുകയും ചെയ്യണം عَلَيْنَا ഞങ്ങള്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَجْزِي പ്രതിഫലം നല്‍കും الْمُتَصَدِّقِينَ ധര്‍മ്മം (ദാനം) ചെയ്യുന്നവര്‍ക്കു. ക്ഷാമകാലം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ക്കു പഞ്ഞവും ജനങ്ങള്‍ക്കു ദുരിതവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമല്ലോ. അതോടുകൂടി കഴിഞ്ഞ പ്രാവശ്യത്തെ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടും കൂടിയായിരിക്കാം ഈ പ്രാവശ്യം, അവര്‍ അസീസിന്‍റെ – യൂസുഫ് (അ) ന്‍റെ – മുമ്പില്‍ പൂര്‍വ്വാധികം താഴ്മയോടെ അദ്ദേഹത്തിന്‍റെ ഔദാര്യത്തിന് അപേക്ഷിക്കുന്നത്. തങ്ങളും തങ്ങളുടെ കൂട്ടുകുടുംബങ്ങളും വളരെ ബുദ്ധിമുട്ടിലാണുള്ളതെന്നും വിലപിടിപ്പുള്ള സാധനങ്ങളൊന്നും ധാന്യത്തിന്‍റെ വിലയായി നല്‍കുവാന്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും താണ നിലവാരത്തിലുള്ള ഏതാനും വസ്തുക്കള്‍ മാത്രമേ തങ്ങള്‍ക്കു കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും അവര്‍ ഉണര്‍ത്തി. പതിവുപോലെ ഈ പ്രാവശ്യം ധാന്യം പൂര്‍ത്തിയായ അളവില്‍ തന്നെ നല്‍കണമെന്നും, അതിനു പുറമെ ഇവിടുത്തെ വകയായി കുറേ സൗജന്യം കൂടി നല്‍കേണമെന്നും അപേക്ഷിക്കുകയും ചെയ്തു. വിനയപൂര്‍വ്വമുള്ള ഈ അപേക്ഷ കേട്ടപ്പോള്‍, പിതാവിന്‍റെയും കുടുംബത്തിന്‍റെയും ദയനീയാവസ്ഥയും തന്‍റെയും സഹോദരന്‍റെയും തിരോധാനത്തില്‍ പിതാവു അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോവേദനയും യൂസുഫ് (അ) ഓര്‍ത്തിരിക്കും. അതുകൊണ്ടായിരിക്കാം, കഴിഞ്ഞ രണ്ടു പ്രാവശ്യങ്ങളും തന്നെ സംബന്ധിച്ചുള്ള രഹസ്യം അറിയിക്കാതെ മൂടിവെച്ച അദ്ദേഹം ഇക്കുറി ആ രഹസ്യം മറച്ചുവെക്കുവാന്‍ ശ്രമിച്ചു കാണാത്തതും, സ്വയം പരിചയപ്പെടുത്തുമാറ് താഴെ കാണുന്ന ചോദ്യം അവരുടെ മുമ്പില്‍ വെച്ചതും. والله أعلم 12:89 قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَـٰهِلُونَ ﴾٨٩﴿ അദ്ദേഹം പറഞ്ഞു: 'യൂസുഫിനെയും, അവന്‍റെ സഹോദരനെയും കൊണ്ടു നിങ്ങള്‍ ചെയ്തതു നിങ്ങള്‍ക്കറിയാമോ? - നിങ്ങള്‍ വിവരമില്ലാത്തവരായിരിക്കെ!' قَالَ അദ്ദേഹം പറഞ്ഞു هَلْ عَلِمْتُم നിങ്ങള്‍ക്കറിയാമോ مَّا فَعَلْتُم നിങ്ങള്‍ ചെയ്തതു بِيُوسُفَ യൂസുഫിനെക്കൊണ്ടു وَأَخِيهِ അവന്‍റെ സഹോദരനെയും إِذْ أَنتُمْ നിങ്ങളായിരിക്കെ, ആയിരുന്നപ്പോള്‍ جَاهِلُونَ വിവരമില്ലാത്തവര്‍, വിഡ്ഢികള്‍. 12:90 قَالُوٓا۟ أَءِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا۠ يُوسُفُ وَهَـٰذَآ أَخِى ۖ قَدْ مَنَّ ٱللَّهُ عَلَيْنَآ ۖ إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ﴾٩٠﴿ അവര്‍ പറഞ്ഞു: 'നീ തന്നെയാണോ യൂസുഫ്?!' അദ്ദേഹം പറഞ്ഞു: '(അതെ) ഞാന്‍ യൂസുഫും, ഇതു എന്‍റെ സഹോദരനുമാണ്. തീര്‍ച്ചയായും, അല്ലാഹു ഞങ്ങള്‍ക്കു ഗുണം ചെയ്തുതന്നിരിക്കുന്നു. 'നിശ്ചയമായും, കാര്യം: ആരെങ്കിലും സൂക്ഷ്മത പാലിക്കുകയും, ക്ഷമിക്കുകയും ചെയ്യുന്നപക്ഷം, നിശ്ചയമായും (ആ) സല്‍ഗുണവാന്‍മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല.' قَالُوا അവര്‍ പറഞ്ഞു أَإِنَّكَ നീയാണോ, നിശ്ചയമായും നിങ്ങളോ لَأَنتَ നീ (നിങ്ങള്‍) തന്നെ(യോ) يُوسُفُ യൂസുഫ് قَالَ അദ്ദേഹം പറഞ്ഞു أَنَا يُوسُفُ ഞാന്‍ യൂസുഫാണ് وَهَـٰذَا أَخِي ഇതു എന്‍റെ സഹോദരനും قَدْ مَنَّ തീര്‍ച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നിട്ടുണ്ടു اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളില്‍ إِنَّهُ നിശ്ചയമായും അതു (കാര്യം) مَن يَتَّقِ ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം وَيَصْبِرْ ക്ഷമിക്കുകയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُضِيعُ പാഴാക്കുകയില്ല أَجْرَ പ്രതിഫലത്തെ الْمُحْسِنِينَ സല്‍ഗുണവാന്‍മാരുടെ, നന്‍മചെയ്യുന്നവരുടെ. തന്നെ സംബന്ധിച്ചും സഹോദരനെ സംബന്ധിച്ചും, അവര്‍ മുമ്പുചെയ്തിരുന്ന അവിവേകങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തില്‍നിന്നു അവര്‍ക്ക് കാര്യം ഏതാണ്ട് മനസ്സിലായി. നിങ്ങള്‍ തന്നെയാണോ യൂസുഫ്? എന്നു ചോദിച്ചുകൊണ്ടു സംഗതി ഉറപ്പുവരുത്തുകയും ചെയ്തു. യൂസുഫ് (അ) നബി യഥാര്‍ത്ഥം തുറന്നു പറയുകതന്നെ ചെയ്തു. യൂസുഫു (അ) തന്നെക്കുറിച്ചു അറിയിച്ചതു സഹോദരന്‍മാര്‍ ഈജിപ്തില്‍ മൂന്നാമതു ചെന്നപ്പോഴാണെന്നു ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു വ്യക്തമാണല്ലോ. എന്നാല്‍, ബൈബ്ലിലെ വിവരണപ്രകാരം ഇതു അവര്‍ രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോഴാണുണ്ടായതു എന്നാകുന്നു. മൂന്നാമത്തെ യാത്രയെക്കുറിച്ചും, താഴെ 93-96 വചനങ്ങളില്‍ കാണാവുന്ന പ്രകാരം യൂസുഫു (അ) തന്‍റെ കുപ്പായം പിതാവിനു കൊടുത്തയച്ചതിനെക്കുറിച്ചും ബൈബ്ലില്‍ പ്രസ്താവിച്ചു കാണുന്നില്ല. രണ്ടാമത്തെ യാത്രയില്‍ ബിന്‍യാമീന്‍റെ സാമാനത്തില്‍നിന്നു പാനപാത്രം കണ്ടെടുത്ത ശേഷം, ബിന്‍യാമീനെ വിട്ടയക്കുവാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സഹോദരന്‍മാരുടെ സംസാരത്തില്‍നിന്നു യൂസുഫു (അ) നു വളരെ അലിവുതോന്നിയെന്നും, ആ അവസരത്തില്‍ അദ്ദേഹം തന്നെപ്പറ്റി അറിയിക്കുകയാണു ചെയ്തതെന്നുമാണു അതില്‍ കാണുന്നത്. പിതാവിനെ കൂട്ടിക്കൊണ്ടുവരുവാനുള്ള യാത്രച്ചിലവുകളും ചില സമ്മാനങ്ങളും അവരുടെ പക്കല്‍ അയച്ചതായും അതു പ്രസ്താവിച്ചിരിക്കുന്നു. (ഉല്‍പ്പത്തി: അ: 44,45 നോക്കുക). ഇതില്‍ ഖുര്‍ആന്‍റെ വിവരണമാണു കൂടുതല്‍ വസ്തുനിഷ്ഠമെന്നു പറയേണ്ടതില്ലല്ലോ. യൂസുഫു (അ) നബിയുടെ ഈ തുറന്നമറുപടി അവരെ എത്രമാത്രം സ്തംഭിപ്പിക്കുകയും, പരിഭ്രമത്തിലാഴ്ത്തുകയും ചെയ്തിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. 12:91 قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَـٰطِـِٔينَ ﴾٩١﴿ അവര്‍ പറഞ്ഞു: 'അല്ലാഹുവിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അല്ലാഹു ഞങ്ങളെക്കാള്‍ നിന്നെ (ശ്രേഷ്ഠനാക്കി) തിരഞ്ഞെടുത്തിട്ടുണ്ട്. നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവര്‍ തന്നെ ആയിരിക്കുന്നു.' قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ لَقَدْ آثَرَكَ തീര്‍ച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടു, പ്രത്യേകപ്പെടുത്തി اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങളെക്കാള്‍ وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَخَاطِئِينَ തെറ്റു (അബദ്ധം) ചെയ്തവര്‍ തന്നെ. 12:92 قَالَ لَا تَثْرِيبَ عَلَيْكُمُ ٱلْيَوْمَ ۖ يَغْفِرُ ٱللَّهُ لَكُمْ ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ ﴾٩٢﴿ അദ്ദേഹം പറഞ്ഞു: 'ഇന്നു നിങ്ങളുടെ മേല്‍ യാതൊരധിക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തരുമാറാകട്ടെ (അഥവാ പൊറുത്തുതരും). അവന്‍ കരുണ ചെയ്യുന്നവരില്‍ ഏറ്റം കരുണ ചെയ്യുന്നവനുമാണ്.' قَالَ അദ്ദേഹം പറഞ്ഞു لَا تَثْرِيبَ അധിക്ഷേപം (കുറ്റപ്പെടുത്തല്‍ - ചീത്തപ്പെടുത്തല്‍) ഇല്ല عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളെപ്പറ്റി الْيَوْمَ ഇന്നു يَغْفِرُ പൊറുക്കും, പൊറുക്കട്ടെ اللَّـهُ അല്ലാഹു لَكُمْ നിങ്ങള്‍ക്ക് وَهُوَ അവനാകട്ടെ أَرْحَمُ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണചെയ്യുന്നവരില്‍. സഹോദരന്‍മാര്‍ കുറ്റം സമ്മതിക്കലും, വിനയം കാണിക്കലും ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമാണ്. എന്നാല്‍, യൂസുഫു (അ) നബിയുടെ മറുപടി നോക്കുക! അദ്ദേഹത്തിന്‍റെ ഹൃദയവിശാലതയും, പരിശുദ്ധ മനസ്കതയും എത്ര മഹത്തരം! അവരെപ്പറ്റി ആക്ഷേപത്തിന്‍റെ ഒരു വാക്കു പോലും പറഞ്ഞില്ലെന്നു മാത്രമല്ല, അവര്‍ക്കു പാപമോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു അനുഗ്രഹം നേരുകയും ചെയ്യുന്നു! അദ്ദേഹം അവരോടു ഇങ്ങിനെ തുടര്‍ന്നു പറഞ്ഞു:- 12:93 ٱذْهَبُوا۟ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيرًا وَأْتُونِى بِأَهْلِكُمْ أَجْمَعِينَ ﴾٩٣﴿ 'നിങ്ങള്‍ എന്‍റെ ഈ കുപ്പായവും കൊണ്ടുപോയി അതു എന്‍റെ പിതാവിന്‍റെ മുഖത്തു ഇട്ടു കൊടുക്കുക, അദ്ദേഹം കാഴ്ചയുള്ളവനായി വരും. നിങ്ങളുടെ കുടുംബത്തെ മുഴുവനും എന്‍റെ അടുക്കല്‍ കൊണ്ടുവരുകയും ചെയ്യുവിന്‍.' اذْهَبُوا നിങ്ങള്‍ പോകുവിന്‍ بِقَمِيصِي എന്‍റെ കുപ്പായവുമായി هَـٰذَا ഈ فَأَلْقُوهُ എന്നിട്ടതു ഇടുവിന്‍ عَلَىٰ وَجْهِ മുഖത്തു أَبِي എന്‍റെ പിതാവിന്‍റെ يَأْتِ അദ്ദേഹം വരും بَصِيرًا കാഴ്ചയുള്ളവനായി وَأْتُونِي എന്‍റെ അടുക്കല്‍ വരുകയും ചെയ്യുവിന്‍ بِأَهْلِكُمْ നിങ്ങളുടെ കുടുംബത്തെക്കൊണ്ടു أَجْمَعِينَ മുഴുവന്‍, എല്ലാം. യൂസുഫു(അ)നെപ്പറ്റി വ്യസനിച്ചും കരഞ്ഞും കൊണ്ടിരുന്നതിന്‍റെ ഫലമായി യഅ്ഖൂബ്‌ (അ) നബിയുടെ കണ്ണുകള്‍ തനിവെള്ളയായിത്തീര്‍ന്നുവെന്നു 84-ാം വചനത്തില്‍ കണ്ടുവല്ലോ. അങ്ങനെ അദ്ദേഹത്തിന്‍റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. ഈ വിവരം സഹോദരന്‍മാരുമായുള്ള സംസാരത്തില്‍നിന്നു യൂസുഫു (അ) അറിഞ്ഞു. അതുകൊണ്ടു എന്‍റെ ഈ കുപ്പായം നിങ്ങള്‍ കൊണ്ടുപോയി പിതാവിന്‍റെ മുഖത്തിട്ടു കൊടുക്കണമെന്നും, അപ്പോള്‍ അദ്ദേഹത്തിന്‍റെ വ്യസനമെല്ലാം നീങ്ങി മനസ്സിനു ആനന്ദവും കണ്ണിനു കുളിര്‍മ്മയും ലഭിക്കുമെന്നും, കണ്ണിന്‍റെ കാഴ്ച മടങ്ങിക്കിട്ടുമെന്നും അദ്ദേഹം സഹോദരന്‍മാരെ അറിയിക്കുകയാണ്. പിതാവടക്കമുള്ള അവരുടെ കുടുംബങ്ങളെ മുഴുവനും ഈജിപ്തിലേക്കു കൊണ്ടുചെല്ലുവാന്‍ കല്‍പിക്കുകയും ചെയ്തു. 12. يوسف - യൂസുഫ് സൂറത്ത് യൂസുഫ് : 01-06 സൂറത്ത് യൂസുഫ് : 07-20 സൂറത്ത് യൂസുഫ് : 21-29 സൂറത്ത് യൂസുഫ് : 30-49 സൂറത്ത് യൂസുഫ് : 50-68 സൂറത്ത് യൂസുഫ് : 69-93 സൂറത്ത് യൂസുഫ് : 94-111 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
ബെംഗളൂരു: പരാജയപ്പെട്ട വിദ്യാർഥികളുടെ സെമസ്റ്റർ മാർക്ക് കാർഡ് പ്രിന്റ് ചെയ്യില്ലെന്ന് ബെംഗളൂരു സർവകലാശാല (ബിയു) അറിയിച്ചു. അടുത്തിടെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഇത്തരം വിദ്യാർഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കുന്ന സമയത്ത് സർവകലാശാല പകരം ഒരു ഏകീകൃത മാർക്ക് കാർഡ് നൽകും. നിലവിൽ എല്ലാ വിദ്യാർഥികൾക്കും സെമസ്റ്റർ തിരിച്ചുള്ള മാർക്ക് കാർഡ് പ്രിന്റ് ചെയ്യുന്നുണ്ട്. പരാജയപ്പെട്ട വിദ്യാർഥികളുടെ മാർക്ക് കാർഡ് അച്ചടിക്കുന്നത് സമയവും പണവും പാഴാക്കുന്നതായി പരീക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ മാർക്ക് കാർഡ് ആവശ്യമുണ്ടെങ്കിൽ, അത് ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓരോ വർഷവും 195 ബിയു-അഫിലിയേറ്റഡ് കോളേജുകളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. അവരിൽ 25 ശതമാനം പരാജയപ്പെടുന്നുണ്ട്. നിലവിൽ ഈ വിദ്യാർഥികൾക്കും മാർക്ക് കാർഡ് നൽകുന്നുണ്ട്. തൽഫലമായി, ചില വിദ്യാർഥികൾക്ക് ആറിന് പകരം ഒരു സെമസ്റ്ററിന് 10 മാർക്ക് കാർഡുകൾ ലഭിക്കുന്നുണ്ട്. ഇക്കാരണത്താൽ കൂടിയാണ് മാർക്ക്‌ കാർഡ് അച്ചടിക്കുന്നത് പരിമിതപെടുത്തുന്നതെന്ന് സർവകലാശാല ഉദ്യോഗസ്ഥർ വിശദീകരിച്ചു. അതേസമയം പരാജയപ്പെട്ട മാർക്ക് കാർഡുകളും ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യും. ആവശ്യമെങ്കിൽ വിദ്യാർഥികൾക്ക് ഇവിടെ നിന്നും കാർഡ് ഡൗൺലോഡ് ചെയ്യാം. Hot News സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല്… വി​ഴി​ഞ്ഞം സം​ഘ​ർ​ഷം; ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ… ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 DOWNLOAD GOOGLE TEXT-TO-SPEECH ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
https-www-manoramaonline-com-web-stories-career-2022 2blarviugu3sbafqs4j0fiegek 7b0afol9397iii93pcitl45fl2 web-stories https-www-manoramaonline-com-web-stories-career 1967 ലോകത്തെ ആദ്യ എടിഎം നോർത്ത് ലണ്ടനിലെ എൻഫീൽഡിൽ തുറന്നു.ബാർക്ലെയ്‍സ് ബാങ്കിന്റേതായിരുന്നു ഈ എടിഎം Image Credit: HBRH / Shutterstock.com ഷില്ലോങ്ങിൽ ജനിച്ച ജോൺ ഷെഫേർഡ് ബാരൺ എന്ന ബ്രിട്ടിഷുകാരനാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഓട്ടമേറ്റഡ് ടെല്ലർ മെഷിൻ എന്നതിന്റെ ചുരുക്കെഴുത്താണ് എടിഎം Image Credit: Hadrian / Shutterstock.com ഇന്ത്യയിലെ ആദ്യ എടിഎം ആരംഭിച്ചത് 1987 ൽ മുംബൈയിൽ ആയിരുന്നു. എച്ച്എസ്ബിസിയുടെ (ഹോങ്കോങ് ആൻഡ് ഷാങ്‌ഹായ് ബാങ്കിങ് കോർപറേഷൻ ലിമിറ്റഡ്) എടിഎം ആയിരുന്നു ഇത് Image Credit: Adriaticfoto / Shutterstock.com കേരളത്തിലെ ആദ്യ എടിഎം 1993 ൽ തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് ആരംഭിച്ചതു ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് ആയിരുന്നു
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
"... അവൻ ദൈവത്തിന്‍റെ അടയാളം, തിരഞ്ഞെടുത്ത ശാഖ,അവന്‍റെ പ്രിയപ്പെട്ടവർ തിരിയേണ്ട ദൈവ ധർമ്മത്തിന്‍റെ രക്ഷാധികാരി, അവൻ ദൈവവചനങ്ങളുടെ വ്യാഖ്യാതാവാണ്..." — അബ്ദുള്‍ ബഹ അവിടുത്തെ വെളിപ്പെടുത്തൽ ഒരു ഏകീകൃത ലോകം സൃഷ്ടിക്കുകയെന്നതിന്‍റെ ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുനൽകുന്നതിനും ബഹായി സമൂഹത്തിന്‍റെ ഐക്യം സംരക്ഷിക്കുന്നതിനുമായി - ബഹാ ഉള്ള തന്‍റെ മൂത്തമകനായ അബ്ദുൾ ബഹയെ ഉടമ്പടി കേന്ദ്രമായി നിയമിക്കുകയും വിശ്വ നീതി പീഠം സ്ഥാപിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതിനായി, വിശ്വ നീതി പീoത്തിന്‍റെ പ്രവർത്തനത്തിനായി തത്ത്വങ്ങൾ സ്ഥാപിച്ച അബ്ദുൾ ബഹ അദ്ദേഹത്തിന്‍റെ മരണശേഷം ബഹായികൾ തന്‍റെ മൂത്ത കൊച്ചുമകനായ ഷോഘി എഫെൻഡിയിലേക്ക് തിരിയാൻ ആഹ്വാനം ചെയ്യുകയും അദ്ദേഹത്തെ ബഹായുടെ സംരക്ഷകൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. വിശ്വനീതിപീഠവും സംരക്ഷകനും ചുമതലപ്പെടുത്തിയിരുന്നത് പ്രബോധനങ്ങൾ പ്രാവർത്തികമാക്കുക, നിയമങ്ങൾ പ്രചരിപ്പിക്കുക, സ്ഥാപനങ്ങളെ സംരക്ഷിക്കുക, ബഹായിയുടെ വിശ്വാസം എക്കാലത്തെയും പുരോഗമിക്കുന്ന സമൂഹത്തിന്‍റെ ആവശ്യകതകളുമായി പൊരുത്തപ്പെടുത്തുക എന്നിവയാണ്. 36 വര്‍ഷക്കാലം, അസാധാരണമായ ദൂരക്കാഴ്ചയോടും, ജ്ഞാനത്തോടും, സമര്‍പ്പണത്തോടും കൂടി, ഷോഘി എഫെൻഡി ആസൂത്രിതമായി വികസനം പരിപോഷിപ്പിക്കുകയും ധാരണയെ ആഴത്തിലാക്കുകയും ബഹായി സമൂഹത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്തു, അങ്ങിനെ ഇത് മുഴുവൻ മനുഷ്യരാശിയുടെയും വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ വളർന്നു. ഷോഘിഎഫെൻ‌ഡിയുടെ നിർദ്ദേശപ്രകാരം, സമൂഹത്തിന്‍റെ കാര്യങ്ങൾ‌കൈകാര്യം ചെയ്യുന്നതിനായി ബഹാഉള്ള രൂപകൽപ്പനചെയ്‌ത അതുല്യമായ രീതി ലോകമെമ്പാടും അതിവേഗം വികസിച്ചു. അദ്ദേഹം ബഹായി ലിഖിതങ്ങൾ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു, പുണ്യഭൂമിയിൽ ധർമ്മത്തിന്‍റെ ആത്മീയവും ഭരണപരവുമായ കേന്ദ്രം വികസിപ്പിച്ചു, കൂടാതെ അദ്ദേഹം എഴുതിയ ആയിരകണക്കിന് കത്തുകളിൽ നാഗരികതയുടെ ആത്മീയ മാനത്തെക്കുറിച്ചും സാമൂഹിക മാറ്റത്തിന്‍റെ ചലനാത്മകതയെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ചക ൾ നൽകി. മനുഷ്യരാശി നീങ്ങുന്ന ഭാവിയെക്കുറിച്ചുള്ള വിസ്മയകരമായ കാഴ്ചപ്പാടും.
ഒന്നാമത്തേത്, തന്റെ താള ബോധത്തെക്കുറിച്ചാണ്. പാട്ടു പാടുമ്പോൾ ഏതു ശ്രുതിയിലാണോ പാട്ട് ആ ശ്രുതിയിൽത്തന്നെ പാടിയേ അദ്ദേഹം അഭിനയിക്കാറുണ്ടായിരുന്നുള്ളൂ. കഴുത്തിലെ ഞരമ്പുകൾ കൃത്യമായി വലിഞ്ഞു മുറുകണമെങ്കിൽ അത് ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 'ആരവം' എന്ന ചിത്രം ആരംഭിക്കുന്ന മുക്കുറ്റി തിരുതാളി എന്ന ഗാന ചിത്രീകരണമാണ് ഇതിന്റെ ആദ്യത്തെ ഉദാഹരണം. ആരുടെയും ശ്രദ്ധയിൽപ്പെടാതെ തനിക്ക് ആൾക്കൂട്ടത്തിൽ ലയിക്കാം എന്നതായിരുന്നു രണ്ടാമത്തെ കാര്യം. അതെക്കുറിച്ച് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ ഒരാൾക്ക് ആൾക്കൂട്ടത്തിൽ കടലിൽ ഉപ്പു പോലെ അലിഞ്ഞു ചേരാൻ കഴിയുന്നതും നടനസിദ്ധിയുടെ
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇന്ത്യൻ സിനിമ: ഇന്ത്യയുടെ സിനിമാ വ്യവസായത്തെ ഇന്ത്യൻ സിനിമ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഓരോ വർഷവും വിവിധ ഭാഷകളിലായി 1,600 ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. മറ്റേതൊരു രാജ്യത്തെ സിനിമയെക്കാളും ഇന്ത്യൻ സിനിമയാണ് കൂടുതൽ ആളുകൾ കാണുന്നത്. 2011 ൽ 3.5 ബില്ല്യൺ ഇന്ത്യൻ സിനിമാ ടിക്കറ്റുകൾ ലോകമെമ്പാടും വിറ്റുപോയി. ഇത് ഹോളിവുഡിനേക്കാൾ 900,000 കൂടുതലാണ്. 2013-ൽ പുറത്തിറങ്ങിയ സിനിമകളുടെ കണക്കെടുപ്പ് പ്രകാരം, ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു, തൊട്ടുപിന്നാലെയാണ് നോളിവുഡ്, ഹോളിവുഡ്, ചൈന. 2012 ൽ 1,602 ഫീച്ചർ ഫിലിമുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. 2011-ൽ ഇന്ത്യൻ സിനിമാ വ്യവസായം 1.86 ബില്യൺ ഡോളറിന്റെ (93 ബില്ല്യൺ ഡോളർ) വരുമാനം നേടി. 2015 ൽ, ഒരു ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ബോക്സ് ഓഫീസ് വിജയമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യൻ സിനിമ ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. ഏഷ്യയിലും, യൂറോപ്പിലും, ഗ്രേറ്റർ മിഡിൽ ഈസ്റ്റിലും, വടക്കേ അമേരിക്കയിലും, കിഴക്കൻ ആഫ്രിക്കയിലുടനീളവും, മറ്റെല്ലായിടത്തും, 90 രാജ്യങ്ങളിലായി, ഇന്ത്യയുടെ ചലച്ചിത്രങ്ങൾ വിപണനം ചെയ്യപ്പെടുന്നു. ദംഗൽ എന്ന ഹിന്ദി ചിത്രത്തിന് ലോകമെമ്പാടുമായി ലഭിച്ച കളക്ഷൻ 300 മില്ല്യൻ ഡോളർ, ഇത് 2000 ൽ ഇന്ത്യൻ സിനിമയുടെ മൊത്ത വരുമാനം 1.3 ബില്യൺ യു.എസ് ഡോളറായിരുന്നു. ബോക്സ് ഓഫീസ് വരുമാനത്തിന്റെ 43% പ്രതിനിധീകരിയ്ക്കുന്ന ഹിന്ദി ഭാഷ ചലച്ചിത്ര വ്യവസായമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമാ വ്യവസായ വരുമാനം 36 ശതമാനമാണ്. ആദ്യസംരംഭങ്ങള്‍ സിനിമ വ്യെവസായം എന്നത്, അമേരിക്കയിലും യൂറോപ്പിലും എന്നപോലെ ഇന്ത്യയിലും ഏതാണ്ട് ഒരു പോലെ തന്നെ ആയിരുന്നു എന്ന് വേണം കരുതാൻ കാരണം ഇന്ത്യയിലും ചലച്ചിത്രത്തിന്റെ തുടക്കം ഒരു വിനോദവ്യാപാരമെന്ന നിലയ്ക്കായിരുന്നു. വിദേശങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങള്‍ അപ്പപ്പോള്‍ തന്നെ ഇന്ത്യയിലും പ്രചരിപ്പിക്കാന്‍ സന്നദ്ധതകാണിച്ചുപോന്ന മുംബൈയിലെയും കൊല്‍ക്കത്തയിലെയും മദ്രാസിലെയും വ്യവസായികളില്‍ ചിലരാണ് ഇക്കാര്യത്തില്‍ മുന്‍കൈ സിനിമയുടെ ഇന്ത്യയിലെ വിപണിയെ മുൻകൂട്ടി കണ്ടവർ. മുംബൈയില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന ഹരിശ്ചന്ദ്ര സഖാറാം ഭത്വദേക്കര്‍, എഡിസന്റെ വിറ്റാസ്കോപ്പിനെപ്പറ്റിയും ( Vitascope was an early film projector first demonstrated in 1895 by Charles Francis Jenkins and Thomas Armat. They had made modifications to Jenkins patented Phantoscope, which cast images via film and electric light onto a wall or screen ), പാരിസിലെ സിനിമാ പ്രദര്‍ശനത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ തന്നെ ലണ്ടനില്‍നിന്ന് ഒരു ചലച്ചിത്രക്യാമറ വരുത്തി. അക്കാലത്ത് ഇന്ത്യയിൽ ഗുസ്തിമത്സരം എന്നാൽ ഇന്നത്തെ ക്രിക്കറ്റ് എങ്ങനെയാണോ അതുപോലെ ആയിരുന്നു. അന്ന് ലോണ്ടനിൽ നിന്നും കൊണ്ടുവന്ന ചലച്ചിത്രക്യാമെറ കൊണ്ട് ഒപ്പിയെടുത്തതും മുംബൈയിലെ ഒരു ഗുസ്തി മത്സരമായിരുന്നു. അതായിരുന്നു ഈ ക്യാമറ ആദ്യം സെല്ലുലോയ്ഡില്‍ പകര്‍ത്തിയ ദൃശ്യം. ഒരു പ്രൊജക്റ്ററും പ്രദര്‍ശനത്തിനായി കുറെ ചിത്രങ്ങളും അദ്ദേഹം വിദേശത്തു നിന്നു വരുത്തി. 1901-ല്‍ മറ്റൊരു ലഘുചിത്രവും അദ്ദേഹം തയ്യാറാക്കി. സംസ്കൃതപണ്ഡിതനും നാസിക് സ്വദേശിയും ആയ ദാദാസാഹിബ് ദണ്ഡിരാജ് ഗോവിന്ദ ഫാല്‍ക്കെ (1870-1944) ലണ്ടനില്‍ നിന്നു വരുത്തിയ ക്യാമറ ഉപയോഗിച്ച് നിര്‍മിച്ച ‘ഹരിശ്ചന്ദ്രയും’ (1913), ‘ഭാസ്മാസുരമോഹിനി’യും (1914), സത്യവാന്‍ സാവിത്രിയും (1914), ‘ലങ്കാദഹന’വും (1917) അദ്ദേഹത്തിന് ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന സ്ഥാനം നേടിക്കൊടുത്തു. 1913 മേയ് 8-ന് ‘രാജാ ഹരിശ്ചന്ദ്ര’ ആദ്യമായി മുംബൈയിലെ കോറനേഷന്‍ തിയെറ്ററില്‍ പ്രദര്‍ശിപ്പിച്ചു. 1902-ല്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ബയോസ്കോപ്പ് പ്രദര്‍ശനം നടത്തിയ ജാംഷെഡ്ജി ഫ്രാംജിമദന്‍ പിന്നീട് വന്‍തോതില്‍ ചലച്ചിത്രനിര്‍മാണവും വിതരണവും പ്രദര്‍ശനവും നടത്തി. ടെന്റ് സിനിമാപ്രദര്‍ശനംവഴി ധനംസമ്പാദിച്ച അബ്ദുള്ള യൂസഫലിയും അര്‍ദേശിര്‍ ഇറാനിയും മുംബൈയിലെ വിപുലമായ ചലച്ചിത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമിട്ടു. ഇന്ത്യയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം തിയെറ്ററുകളുടെ എണ്ണം ക്രമേണ ഉയര്‍ന്നു. ഷോ ബിസിനസ്സില്‍നിന്നുള്ള ലാഭം വര്‍ധിച്ചപ്പോള്‍ സിനിമാനിര്‍മാണം അംഗീകൃതവ്യവസായമായിത്തീരുകയും സംഘടിത സ്റ്റുഡിയോകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പൂണെയിലെ പ്രഭാതും കൊല്‍ക്കത്തയിലെ ന്യൂ തിയെറ്റേഴ്സും മുംബൈയിലെ ബോംബെ ടാക്കീസും ഇന്ത്യന്‍ സിനിമയില്‍ ഈ രംഗത്ത് പുതിയ കാലത്തിന്റെ വരവ് വിളിച്ചറിയിച്ചു. ദേവകീബോസ്, നീതീന്‍ ബോസ്, കെ.എല്‍. സൈഗാള്‍, ബറുവ, ദുര്‍ഗാഖോട്ടേ തുടങ്ങിയ ചലച്ചിത്രകാരന്മാരെ അവതരിപ്പിച്ച ന്യൂ തിയെറ്റേഴ്സ് ‘ചണ്ഡീദാസ്’, ‘പുരാണഭക്തി’, ‘ഭാഗ്യചക്ര’, ‘ദേവദാസ്’ തുടങ്ങിയ ചിത്രങ്ങളുടെ പ്രശസ്തി വര്‍ധിപ്പിച്ചു. സൈഗാളിന്റെ ഗാനങ്ങള്‍ ജനങ്ങളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലും ചാരുതയാര്‍ന്ന പുതിയ ലയങ്ങള്‍ സൃഷ്ടിച്ചു. മുംബൈ ഫിലിം വ്യവസായത്തിന്റെ സ്ഥാപകനായ ദ്വാരകാദാസ് നാരായണ്‍ദാസ് സമ്പത്ത് കോഹിന്നൂര്‍ ഫിലിം കമ്പനിയിലൂടെ നൂറോളം കഥാചിത്രങ്ങള്‍ നിര്‍മിച്ച് പുറത്തിറക്കി. അര്‍ദേഷിര്‍ ഇറാനി നിര്‍മിച്ച് 1931-ല്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ ഇന്ത്യന്‍ ശബ്ദചലന ചിത്രമായ ‘ആലംആര’ അവിസ്മരണീയമായ ഒരു സാംസ്കാരിക സംഭവമായിരുന്നു. അദ്ദേഹം പിന്നീടു ആരംഭിച്ച ഇംപീരിയല്‍ ഫിലിം കമ്പനിയിലൂടെ അരങ്ങേറ്റം നടത്തിയ പൃഥ്വിരാജ് കപൂറും, മെഹ്ബൂബും, എ.ആര്‍. കര്‍ദാറും, ജാല്‍ മര്‍ച്ചന്റും, എല്‍.വി. പ്രസാദും ഇന്ത്യന്‍ സിനിമയ്ക്കു വിലപ്പെട്ട സംഭാവന നല്കി. മറാത്തി, ബംഗാളി, ഗുജറാത്തി, തെലുഗു എന്നീ ഭാഷകളിലുള്ള നിരവധി ചിത്രങ്ങളും ആദ്യത്തെ തമിഴ്ചിത്രമായ കാളിദാസനും ഇറാനിയുടെ സൃഷ്ടികളാണ്. ഒരു കലാരൂപമെന്ന നിലയ്ക്കും വ്യവസായമെന്ന നിലയ്ക്കും സമൂഹത്തില്‍ അംഗീകാരം ലഭിച്ചതോടെ അഭ്യസ്തവിദ്യരായ അനേകം ചെറുപ്പക്കാര്‍ ഈ രംഗത്ത് നിലയുറപ്പിച്ചു. ചരിത്രത്തിന്റെ വാൽക്കഷ്ണം : 1896-ലെ ലുമിയർ ബ്രതേഴ്സിന്റെയും റോബർട്ട് പോളിന്റെയും ലണ്ടണിലെ ചലച്ചിത്രപ്രദർശനത്തിന് ശേഷം അവർ 1896 ത്തിൽ തന്നെ ബോംബെയിലും ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ഇതോടുകൂടിയാണ് ഇന്ത്യയിൽ ചലച്ചിത്ര വ്യവസായത്തിന്റെ വേരുകൾ പൊട്ടി മുളക്കുന്നത്.
ടക്സ് ടൈപില്‍ പാംഗോ പിന്തുണ ചേര്‍ത്തു - ഇപ്പോള്‍ ടക്സ് ടൈപ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉപയോഗിയ്ക്കാന്‍ പറ്റും. മലയാളത്തില്‍ ഡിജിറ്റല്‍ മഴ - പ്രശസ്തമായ മെട്രിക്സ് സിനിമയെ ആധാരമാക്കിയുള്ള സ്ക്രീന്‍സേവര്‍ മലയാളത്തില്‍ ലഭ്യമാക്കി ഗ്നോം മലയാളം - ഗ്നോം പണിയിടം(2.20) ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. സപ്റ്റംബര്‍ 15ന്‍ തൃശ്ശൂരില്‍ വച്ച് നടന്ന സോഫ്ട്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം മാധ്യമശ്രദ്ധ പിടിചചു പറ്റി. മീര മലയാളം തനതുലിപി അക്ഷരരൂപം പ്രകാശനം ചെയ്തു ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സ്വ.മ.കയിലെ പ്രവീണ്‍ പങ്കടുത്തു സോഫ്റ്റ്വെയര്‍ ചരിത്രത്തിലാദ്യമായി കെ.ഡി.ഇ 4.0 യുടെ പ്രസാധനക്കുറിപ്പ് മലയാളത്തിലിറക്കിക്കൊണ്ടു് കെ.ഡി.ഇ മലയാളം ടീം ചരിത്രം കുറിച്ചു ധ്വനി, ടക്സ് ടൈപ്പ് എന്നീ സംരംഭങ്ങള്‍ 2008 ലെ ഫോസ്സ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായി സ്വനലേഖ സ്വനലേഖ എന്ന നിവേശകരീതി സ്കിം ഔദ്യോഗിക പാക്കേജിലേക്ക് ചേര്‍ക്കപ്പെട്ടു. ഗ്നോം 2.22 പതിപ്പില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി അംഗീകരിക്കപ്പെട്ടു. കെ.ഡി.ഇ 4.1 ല്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ടു. പ്രസാധനക്കുറിപ്പും മലയാളത്തിലിറക്കി
Breaking News: ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ ◆ തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ ◆ തെലങ്കാനയിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ ◆ വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു ◆ ഇത് ലോകകപ്പ് ത്രില്ലർ; സെർബിയയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങി കാമറൂൺ ◆ വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി ◆ ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക് ◆ വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക് ◆ എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ Topic: Congress mlas മദ്യലഹരിയിൽ ട്രെയിൻ യാത്രക്കിടെ യുവതിയെ ശല്യപ്പെടുത്തി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു രേവ-ഹബീബ്ഗഞ്ച് റേവാഞ്ചൽ എക്‌സ്പ്രസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനവിവരം ഫോണിൽ ഭർത്താവിനോട് പറയുകയായിരുന്നു പഞ്ചാബിൽ ആംആദ്മി സർക്കാർ വിശ്വാസവോട്ട് നേടി; വാക്കൗട്ടുമായി കോൺഗ്രസ് എംഎൽഎമാർ ആം ആദ്മി അവകാശപ്പെട്ടത് തങ്ങളുടെ 10 എംഎൽഎമാരെങ്കിലും 25 രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചിരുന്നു എന്നാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധനാലയമായ ഇസ്ലാമിക് പബ്‌ളിഷിംഗ് ഹൌസ് (ഐ.പി.എച്ച്) . 1945-ല്‍ വി.പി. മുഹമ്മദ് അലി ഹാജി യാണ് അതിന്ന് തുടക്കം കുറിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നില്‍ പബ്‌ളിക്കേഷന്‍ ഡയറക്ടറേറ്റും കോഴിക്കോട് പട്ടണത്തിലെ രാജാജിറോഡില്‍ പ്രധാന ഷോറൂമും പ്രവര്‍ത്തിക്കുന്നു. ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് ഡയറക്ടർ. 1945 ഏപ്രില്‍ 19 മുതല്‍ 21 വരെ പഞ്ചാബിലെ ദാറുല്‍ ഇസ്ലാമില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം കനപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. മലയാള പരിഭാഷയുടെയും പ്രസാധനത്തിന്റെയും ചുമതല ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദ് അലി ഹാജി(ഹാജി സാഹിബ്)യെയാണ് ഏല്‍പിച്ചത്. സയ്യിദ് അബുല്‍ അഅ്‌ലാ മൌദൂദിയുടെ രിസാലയെ ദീനിയ്യാതിന്റെ വിവര്‍ത്തനം ഇസ്ലാംമതം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുകൊണട് 1945-ല്‍ ഹാജി സാഹിബ് ഐ.പി.എച്ചിന് തുടക്കം കുറിച്ചു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ (ആറു വാല്യം), ഖുര്‍ആന്‍ ഭാഷ്യം, ഖുര്‍ആന്‍ ലളിതസാരം, സ്വഹീഹുല്‍ ബുഖാരി സംഗ്രഹം, സ്വഹീഹ് മുസ്ലിം സംഗ്രഹം, ഇസ്ലാമിക വിജ്ഞാന കോശം, അമൃതവാണി, ഫിഖ്ഹുസ്സുന്ന, ഇസ്ലാം പ്രബോധനവും പ്രചാരവും, ഇസ്ലാമിക സമൂഹം ചരിത്രസംഗ്രഹം (നാലു വാല്യം), ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മുഹമ്മദ്, ഫാറൂഖ് ഉമര്‍, ഖിലാഫതും രാജവാഴ്ചയും, ഇസ്ലാംമതം, ഇസ്ലാം രാജമാര്‍ഗം, ഇസ്ലാമിലെ സാമൂഹ്യനീതി, വിശ്വാസവും ജീവിതവും, പ്രബോധനം ഖുര്‍ആനില്‍, ഖുത്വ്ബാത്, സൈന്ധവനാഗരികതയും പുരാണകഥകളും, ഇബാദത് ഒരു സമഗ്രപഠനം, തൌഹീദിന്റെ ദര്‍ശനം, വൈവാഹികജീവിതം ഇസ്ലാമിക വീക്ഷണത്തില്‍, ഖാദിയാനിസം ഒരു സമഗ്രപഠനം (ഏഴ് ഭാഗങ്ങള്‍), അല്ലാഹു ഖുര്‍ആനില്‍, മക്കയിലേക്കുള്ള പാത, മാല്‍ക്കം എക്‌സ്, മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകള്‍, മാലാഖമാര്‍ പോലും ചോദിക്കുന്നു, ജിഹാദ്, ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം. ഐ.പി.എച്ചിന്റെ ഇസ്ലാമിക വിജ്ഞാനകോശം പദ്ധതി കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അകാരാദിക്രമത്തില്‍ ക്രോഡീകരിച്ച് 12 വാല്യങ്ങള്‍ പുറത്തിറക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അത് പത്ത് വാല്യം വരെ എത്തിനില്‍ക്കുന്നു. 200-ഓളം എഴുത്തുകാരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിനു പിന്നിലുണട്. കേരളത്തിന് പുറത്തുള്ള പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും സഹകരണവും പരമാവധി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണട്. വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യമുള്ള വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്. ഉള്ളടക്കം ഏറ്റവും സൂക്ഷ്മവും ആധികാരികവുമായിരിക്കാനെന്ന പോലെ കെട്ടും മട്ടും പരമാവധി ആകര്‍ഷകമാക്കുന്നതിലും വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തകര്‍ ദത്തശ്രദ്ധരാണ്. പുനര്‍മുദ്രണ കൃതികളുള്‍പ്പെടെ മൂന്നു ദിവസത്തില്‍ ഒന്ന് എന്ന തോതില്‍ ഐ.പി.എച്ച് കൃതികള്‍ പുറത്തിറങ്ങുന്നുണട്. കോഴിക്കോട് രാജാജി റോഡിലെ ഫോര്‍ലാന്റ് ബില്‍ഡിംഗിലെ പ്രധാന വിതരണകേന്ദ്രത്തിനു പുറമെ കോഴിക്കോട് എം.പി. റോഡ്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ബ്രാഞ്ച് ഷോറൂമുകള്‍, കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള 25-ല്‍ പരം ഏജന്‍സികള്‍ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വര്‍ഷംതോറും നടത്തിവരാറുള്ള പുസ്തകമേളകള്‍ക്ക് പുറമെ കേരളത്തിലും ഗള്‍ഫ് നാടുകളിലും സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര പുസ്തകമേളകളിലും ഐ.പിഎച്ച് പങ്കെടുക്കുന്നു. ഐ.പി.എച്ചിന്റെ സ്ഥിരം ഗുണഭോക്താക്കളുടെ സൌകര്യാര്‍ഥം രൂപീകരിച്ച ബുക് ക്‌ളബ്ബ് നിലവിലുണട്.
മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളിലും ബോഡി ഡബിള്‍ ആയി ടിനി ടോം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ പിന്നീട് മുഖം കാണിച്ചുള്ള വേഷങ്ങള്‍ ലഭിക്കാന്‍ മമ്മൂട്ടിയാണ് സഹായിച്ചതെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്നും ടിനി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോയപ്പോ എനിക്ക് ഭയങ്കര ട്രീറ്റും കാര്യങ്ങളുമായിരുന്നു. മമ്മൂക്ക കഴിക്കുന്ന കാഷ്യൂ നട്ട്‌സൊക്കെ. അത് മാത്രം കഴിച്ചാല്‍ നമ്മുടെ വയറ് നിറയുമോ. ഞാനപ്പുറത്ത് പോയി വേറെ ഭക്ഷണം കഴിക്കും’പുള്ളിയുടെ ബോഡി ഡബിള്‍ ആയി അഭിനയിക്കുന്നത് മൂലം വയറൊന്നും ചാടാന്‍ പാടില്ലായിരുന്നു. പക്ഷെ ഞാന്‍ കഴിക്കാനുള്ളതൊക്കെ കഴിക്കും. പുള്ളി കറക്ട് ആയി നോക്കുമായിരുന്നു. ഇത്തിരി വയറ് ചാടിയാല്‍ പറയും’ ‘പിന്നെ അടുത്ത പടം വന്നു പാലേരി മാണിക്യം. പിന്നെ ഇത് കൂടിക്കൂടി വന്നപ്പോള്‍ ഇത് തന്നെയാവുമോ എന്റെ പണിയെന്ന് ഞാന്‍ ഭയന്നു. അവസാനം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. എന്റെ ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം. ശരീരം വിറ്റ് എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന്. പക്ഷെ അതാണ് അദ്ദേഹത്തിന്റെ സ്‌നേഹം എന്ന് പറയുന്നത്’ രഞ്ജിയേട്ടനെ വിളിച്ചിട്ട് അടുത്ത പടത്തില്‍ വേഷം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ പറയലില്‍ ഒരു കാര്യമുണ്ട്. വെറുതെ പറയലല്ല. സ്‌ട്രോങ് ആയ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയില്‍ ഒരു ചെറിയ കസേര എങ്കിലും എനിക്ക് കിട്ടാനുള്ള കാരണം’ടിനി കൂട്ടിച്ചേര്‍ത്തു. More News കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] തിരുവനന്തപുരം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫിഫ ലോകകപ്പ് മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] Entertainment news പൊൻറാം സംവിധാനം ചെയ്യുന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’; ചിത്രത്തിന്റെ ട്രെയിലര്‍ വിശേഷങ്ങളിലേക്ക്.. വിജയ് സേതുപതി നായകനാകുന്ന പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ […] Current Politics മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] Delhi ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. Current Politics തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] ലേറ്റസ്റ്റ് ന്യൂസ് മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […] Load More Don't Miss ദേശീയം എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്, ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം; ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ... ഡല്‍ഹി: 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് […] അന്തര്‍ദേശീയം യുഎഇ വിസയ്ക്ക്‌ അപേക്ഷിക്കാനുള്ള രീതി എളുപ്പമാക്കി യുഎഇ : യുഎഇ വിസയ്ക്ക് ഇനി മുതൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, പോർട്ട്‌ സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാവുന്നത്. വാട്സ്ആപ്പ് വഴിയും അപേക്ഷിക്കാം. എല്ലാ വ്യവസ്ഥകളും പാലിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ വിസ പുതുക്കി നൽകും. ആഴ്ചയിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും അപേക്ഷിക്കാം. സ്പോൺസർ ചെയ്യുന്ന ആൾക്ക് ആറുമാസമെങ്കിലും വിസ കാലാവധി ഉണ്ടായിരിക്കണം. ടൂറിസം കമ്പനി വഴിയാണ് അപേക്ഷ നൽകേണ്ടത്. കേരളം കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസം? ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിലുള്ള, എൻഡോസൾഫാൻ പോലെ സ്ഥിരമായി വിദഗ്ദ്ധ ചികിത്സ വേണ്ട വലിയൊരു ജനവിഭാഗമുള്ളപ്പോൾ എയിംസ് കിട്ടിയാൽ ഗുണങ്ങളേറെ; കൊറോണ, നിപ്പ ... തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് 2023ലെ ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടു വ‌ർഷമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എയിംസ് . കേരളത്തിന് എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകിയിരുന്നതാണ്. കഴിഞ്ഞ കേന്ദ്രബഡ്‌ജറ്റിൽ എയിംസിനുള്ള അനുമതിയും വിഹിതവും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനും ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരുന്നു. അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്, കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാണ്. […] അന്തര്‍ദേശീയം കുവൈത്ത് അൽജീരിയ സൗഹൃദം മത്സരം; കുവൈത്തിന് ജയം കുവൈത്ത് : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തിൽ കുവൈറ്റ് ദേശീയ ഫുട്‌ബോൾ ടീം അൾജീരിയൻ ദേശിയ ടീമിനെ 1-0ന് പരാജയപ്പെടുത്തി. മുന്നേറ്റക്കാരനായ ഈദ് അൽ-റഷീദി ഏക ഗോൾ നേടി. ലെബനനുമായുള്ള ഏറ്റുമുട്ടലിന് ശേഷം നീല പട രണ്ടാം വിജയം ഉറപ്പാക്കി, ക്യാമ്പിൽ 2-0 വിജയിച്ചു. കേരളം കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്; അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുത്, കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി കോഴിക്കോട്: കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി. കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവൻ പറഞ്ഞു. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ, താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമന്‍റാണെന്നും പറഞ്ഞു. കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു എം കെ രാഘവൻ. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, […] കേരളം കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ഇവിടെ ആരും അതിൽ നിന്ന് പുറത്ത് പോകില്ല, ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകും; എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം, എല്ലാ... കോഴിക്കോട്: ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ എംപി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു. എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ […] കേരളം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്. പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ […]
وَّيَبْقَىٰ ശേഷിക്കയും ചെയ്യും وَجْهُ رَبِّكَ നിന്റെ റബ്ബിന്റെ വദനം, മുഖം ذُو الْجَلَالِ മഹത്വമുള്ള وَالْإِكْرَامِ ഉദാരതയും, ബഹുമാനവുമുള്ള ذُو الْجَلَالِ وَالْإِكْرَامِ എന്ന വിശേഷണത്തെ സംബന്ധിച്ച ചില വിവരങ്ങള്‍ സൂറത്തിന്റെ അവസാനത്തില്‍ കാണാം إن شاء الله 55:28 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٨﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് 55:29 يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ ﴾٢٩﴿ ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും. يَسْأَلُهُ അവനോടു ചോദിക്കുന്നു, യാചിക്കും مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلَّ يَوْمٍ എല്ലാ ദിവസവും هُوَ അവന്‍ فِي شَأْنٍ ഓരോ കാര്യത്തിലായിരിക്കും 55:30 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٠﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് ആകാശഭൂമികളിലുള്ള ഏതൊരാളും നിരീശ്വരവാദികളായുള്ളവര്‍ പോലും അല്ലാഹുവിനെയും, അവന്‍റെ സഹായത്തെയും ആശ്രയിക്കാത്തവരായിട്ടില്ല. അറിഞ്ഞോ അറിയാതെയോ അവനോട് അര്‍ത്ഥിക്കാത്തവരുമില്ല. ഒരാള്‍ ദൈവനിഷേധിയാകട്ടെ, യുക്തിവാദിയാകട്ടെ, പ്രകൃതിവാദിയാകട്ടെ, അവന്‍റെ വായും, വെള്ളം, ഭക്ഷണം അടക്കം, ചലനം തുടങ്ങിയ ഓരോന്നിലും അല്ലാഹുവിന്‍റെ എത്രയോ പ്രകൃതിനിയമങ്ങളെ ആശ്രയിച്ചുകൊണ്ടല്ലാതെ ഒരൊറ്റ നിമിഷവും കഴിച്ചുകൂട്ടുവാന്‍ ശക്തനല്ലതന്നെ. അവക്കു വിധേയനായിക്കൊണ്ടല്ലാതെ ഒരു കൈവിരല്‍ അനക്കുവാന്‍ പോലും അവന്‍ ശക്തനല്ല. കോടാനുകോടി മഹാഗോളലോകങ്ങള്‍, എണ്ണമില്ലാത്ത ജീവലോകങ്ങള്‍, കണക്കറ്റ മറ്റനേകം വസ്തുലോകങ്ങള്‍ ഓരോന്നിലും അനുനിമിഷം നടമാടിക്കൊണ്ടിരിക്കുന്ന ഭാവനാതീതമായ പ്രക്രിയകള്‍, ഇവയെല്ലാം വ്യവസ്ഥയോടെ, ചിട്ടയോടെ, നിയന്ത്രിച്ചുവരുന്ന അല്ലാഹു – ചില കൂട്ടര്‍ ധരിച്ചുവരുന്നതുപോലെ – ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ ജോലിയില്ലാതെ സ്വസ്ഥമായിരിക്കുന്നില്ല. മറ്റു ചിലര്‍ വിവരിക്കുന്നതുപോലെ ഈ അഖിലാണ്ഡത്തിനൊരു പൊതു നിയമവ്യവസ്ഥ നിശ്ചയിച്ചുകൊണ്ട് എനിയെല്ലാം അതതിന്‍റെ പാട്ടിനു നടക്കട്ടെ എന്നുവെച്ച് ചുമ്മാ ഇരിക്കുകയുമല്ല. ഉറക്കമോ, മയക്കമോ, ക്ഷീണമോ, മറവിയോ ബാധിച്ച് എപ്പോഴെങ്കിലും അവന്‍ അശ്രദ്ധനായിരിക്കാറുമില്ല. അതേ, അവന്‍ നിത്യവും ഓരോരോ കാര്യങ്ങളില്‍ ബദ്ധാശ്രദ്ധനത്രെ. അല്ലായിരുന്നുവെങ്കില്‍ – വേണ്ടാ ഒരു മിടിയിടനേരം അവന്‍ അശ്രദ്ധനാകുമായിരുന്നുവെങ്കില്‍ – അനന്തവിസ്തൃതമായ ഈ ലോകാലോകങ്ങളുടെ ഗതി എന്തായിരിക്കുമെന്നു മനുഷ്യരാശിക്കു ഊഹിക്കുവാന്‍ പോലും സാധ്യമല്ലതന്നെ! ലോകാവസാനം വരെയുള്ള കാര്യങ്ങളെല്ലാം നിര്‍ണ്ണയിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നുവെന്നു നബിവചനങ്ങളില്‍ വന്നിട്ടുള്ളതും, അല്ലാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്നുള്ള ഈ വചനവും തമ്മില്‍ എങ്ങിനെ യോജിക്കുമെന്നു ചോദിക്കപ്പെട്ടപ്പോള്‍ ഹുസൈനുബ്നു ഫള്വ് ല്‍ (حسين بن فضل رح) ഇപ്രകാരം മറുപടി പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: شؤن بيد يها لا شؤن بئد يها (അവന്‍ വെളിക്കു വരുത്തുന്ന കാര്യങ്ങളാണ്, അവന്‍ ആദ്യമായിത്തുടങ്ങുന്ന കാര്യങ്ങളല്ല.) അതായതു, ഹദീസുകളില്‍ പ്രസ്താവിക്കപ്പെട്ടപ്രകാരം എല്ലാ കാര്യങ്ങളും മുമ്പ് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ആ നിശ്ചയം അനുസരിച്ചു കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തി നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നല്ലാതെ, കാര്യങ്ങളെല്ലാം പുത്തനായി ആരംഭിച്ചുണ്ടാക്കുന്നതിനെക്കുറിച്ചല്ല എന്നു സാരം. വളരെ ശ്രദ്ധേയവും, പല സംശയങ്ങള്‍ക്കും നിവാരണം നല്‍കുന്നതുമാണ് ഈ മറുപടി. ആദ്യസൃഷ്ടി മുതല്‍ മരണം വരെയുള്ള പല കാര്യങ്ങളും ഓര്‍മ്മിപ്പിച്ചശേഷം വിചാരണ മുതലായവയെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു:- 55:31 سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ ﴾٣١﴿ നിങ്ങക്കുവേണ്ടി നാം അടുത്ത് മിനക്കെടുന്നതാണ് - ഹേ, രണ്ടു (കനത്ത) സമൂഹമേ! سَنَفْرُغُ നാം അടുത്തു മിനക്കെടും, ഒഴിഞ്ഞിരുന്നേക്കും لَكُمْ നിങ്ങള്‍ക്കായി, നിങ്ങള്‍ക്കുവേണ്ടി أَيُّهَ الثَّقَلَانِ ഹേ രണ്ടു കനത്തവരേ (സമൂഹമേ) 55:32 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٢﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് 55:33 يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ ﴾٣٣﴿ ജിന്നിന്‍റെയും ഇന്‍സി [മനുഷ്യ]ന്‍റെയും സംഘമേ, ആകാശങ്ങളുടെയും, ഭൂമിയുടെയും മേഖലകളില്‍ നിന്നു (പുറത്തു) കടന്നുപോകുവാന്‍ നിങ്ങള്‍ക്കു സാധ്യമാകുന്നപക്ഷം, നിങ്ങള്‍ കടന്നു പോകുവിന്‍! ഒരു അധികാരശക്തി കൂടാതെ നിങ്ങള്‍ കടന്നുപോകയില്ല. يَا مَعْشَرَ ഹേ സംഘമെ, കൂട്ടമേ الْجِنِّ وَالْإِنسِ ജിന്നിന്‍റെയും ഇന്‍സി(മനുഷ്യ)ന്‍റെയും إِنِ اسْتَطَعْتُمْ നിങ്ങള്‍ക്കു സാധിക്കുന്നപക്ഷം أَن تَنفُذُوا നിങ്ങള്‍ കടന്നുപോകാന്‍, ചോര്‍ന്നുകടക്കാന്‍ مِنْ أَقْطَارِ മേഖലകളില്‍ നിന്നു السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും فَانفُذُوا എന്നാല്‍ നിങ്ങള്‍ കടന്നു (ചോര്‍ന്നു) പോകുവിന്‍ لَا تَنفُذُونَ നിങ്ങള്‍ കടന്നു പോകയില്ല إِلَّا بِسُلْطَانٍ ഒരു അധികാരം (രേഖ-ശക്തി-അധികൃത ലക്ഷ്യം) കൂടാതെ 55:34 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٤﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് 55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴾٣٥﴿ നിങ്ങളിരുവരുടെയും മേല്, അഗ്നിയില്നിന്നുള്ള ജ്വാലയും, കരിമ്പുകയും അയക്കപ്പെടുന്നതാണ്. അപ്പോള്, നിങ്ങള് രക്ഷാനടപടിയെടുക്കുന്നതല്ല. [നിങ്ങള്ക്കതിനു സാധ്യമല്ല] يُرْسَلُ അയക്കപ്പെടും عَلَيْكُمَا നിങ്ങളിരുവരുടേയും മേല്‍ شُوَاظٌ ജ്വാല مِّن نَّارٍ തീയിന്‍റെ, അഗ്നിയാലുള്ള وَنُحَاسٌ പുക (കരിമ്പുക)യും ചെമ്പു (ദ്രാവകവും) فَلَا تَنتَصِرَانِ അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നില്‍ക്കുകയില്ല) 55:36 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٦﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ജോലിത്തിരക്കു എന്നോ, ജോലി ഇല്ലാതിരിക്കുക എന്നോ ഇല്ല. ഒരുകാര്യം മറ്റൊരു കാര്യത്തിനു അവനു തടസ്സമാകുന്നതുമല്ല. എന്നിരിക്കെ, ജിന്നിനെയും മനുഷ്യനെയും അഭിമുഖീകരിച്ചുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി അടുത്തു ഞാന്‍ മിനക്കെടുവാന്‍ പോകുന്നുവെന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം രണ്ടുകൂട്ടരും അധികം താമസിയാതെ അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു ഹാജരാകേണ്ടിവരുമെന്നു ശക്തിപൂര്‍വ്വം താക്കീതു ചെയ്യുകയാകുന്നു. അല്ലാഹുവിന്‍റെ പിടിയില്‍പെടാതിരിക്കത്തക്കവണ്ണം അവന്‍റെ അധികാരാതിര്‍ത്തിയില്‍ നിന്നു – ആകാശഭൂമികളില്‍നിന്നു – പുറത്തേക്കു കടന്നുപോയി രക്ഷപ്പെടുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതൊന്നു കാണട്ടെ എന്നു ജിന്നുവര്‍ഗ്ഗത്തെയും മനുഷ്യവര്‍ഗ്ഗത്തെയും ആകമാനം 33ആം വചനത്തില്‍ അല്ലാഹു വെല്ലുവിളിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുതന്നെയുള്ള അധികൃതമായ വല്ല ശക്തിയും പ്രമാണവും കിട്ടിയാലല്ലാതെ ആര്‍ക്കും അതിനുസാധ്യമല്ല എന്നു അതോടൊപ്പം തീര്‍ത്തു പറയുകയും ചെയ്യുന്നു. ഈ വെല്ലുവിളിയില്‍ അടങ്ങിയിരിക്കുന്ന താക്കീതു പ്രധാനമായും അവിശ്വാസികളെ ഉദ്ദേശിച്ചുള്ളതാണെന്നു 35ആം വചനത്തിന്‍റെ ഉള്ളടക്കം കൊണ്ടു മനസ്സിലാക്കാം. ഖിയാമത്തുനാളില്‍ വിചാരണാ നിലയത്തില്‍ വെച്ചു നടക്കുന്ന ആ ആഹ്വാനമായിട്ടാണ് ഇബ്നുകഥീര്‍ (റ) മുതലായ ചില മഹാന്മാര്‍ ഈ വചനത്തെ കണക്കാക്കുന്നത്. മുമ്പും പിമ്പുമുള്ള (31ഉം 35ഉം ) ആയത്തുകളിലെ പ്രസ്താവനകള്‍ നോക്കുമ്പോള്‍ ഈ അഭിപ്രായം ശരിയായിരിക്കുമെന്നു കരുതാവുന്നതുമാണ്. 35-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്ന അഗ്നി ജ്വാലയും പുകയും അനുഭവപ്പെടുമ്പോള്‍ കുറ്റവാളികളായ ആളുകള്‍ അവിടെ നിന്നു സ്വൈരംകെട്ടു ഓടിപ്പോകുവാന്‍ ശ്രമിക്കുമെന്നും, ആ സന്ദര്‍ഭത്തിലായിരിക്കും ഈ ആഹ്വാനമുണ്ടാകുക എന്നും പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും ഈ വെല്ലുവിളിയെ അതിലംഘിക്കുവാന്‍ ആര്‍ക്കും – ഏതു ലോകത്തും ഏതുകാലത്തും തന്നെ സാധ്യമല്ലെന്നു തീര്‍ച്ചയാണ്. ഉപരിയാകാശ യാത്രകളും, ഉപരിഗോള നിരീക്ഷണങ്ങളും നടത്തുവാനുള്ള പ്രോത്സാഹനവും, അതിനു വേണ്ടുന്ന ബുദ്ധിപരവും ശാസ്ത്രീയവുമായ തയ്യാറെടുപ്പു നടത്തുവാനുള്ള സൂചനയാണ് 33ആം വചനത്തിന്‍റെ ഇതിവൃത്തം എന്നു കാണിക്കുന്ന ചില പുതിയ അര്‍ത്ഥവ്യാഖ്യാനങ്ങള്‍ ഈയിടെയായി ചിലരില്‍നിന്നു പുറത്തുവന്നു കാണുന്നു. ചന്ദ്രഗോളത്തിലേക്കും മറ്റുമുള്ള യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുവാനും നടപ്പില്‍ വരുത്തപ്പെടുവാനും തുടങ്ങിയതോടെ, അതിനു ഖുര്‍ആന്‍റെ അംഗീകാരം വാങ്ങിക്കൊടുക്കുവാനുള്ള ചില വ്യക്തികളുടെ താല്‍പര്യത്തില്‍നിന്നു ഉടലെടുത്തതാണ് ഈ സാഹസം. ബഹിരാകാശ നിരീക്ഷണയാത്രാ സംരഭങ്ങള്‍ക്കു പ്രോത്സാഹനവും, അവയുടെ വിജയഫലത്തിലേക്കുള്ള സൂചനകളും അവയുമായി ബന്ധമില്ലാത്ത ഇതുപോലെയുള്ള വചനങ്ങളില്‍ നിന്നു മുങ്ങിത്തപ്പി എടുക്കുവാന്‍ സാഹസപ്പെടേണ്ടുന്ന അവശ്യമില്ല. അതിനുവേണ്ടി സന്ദര്‍ഭങ്ങള്‍ക്കു യോജിക്കാത്തതും, വാക്യങ്ങള്‍ക്കു നിരക്കാത്തതുമായ അര്‍ത്ഥ വിവക്ഷകള്‍ കല്‍പ്പിക്കുകയെന്ന അപരാധത്തിനു മുതിരേണ്ടതുമില്ല. കാരണം, പ്രസ്തുത താല്‍പര്യം നിറവേറ്റുവാന്‍ തികച്ചും ഉപകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ വേറെത്തന്നെ ഒന്നിലധികം കാണാം. (35:13; 31:20 മുതലായവ നോക്കുക) വേറെ ചില ആളുകള്‍, ഈ അടുത്തകാലത്തു ഈ ആയത്തിന്‍റെ താല്‍പര്യം വിവരിച്ചുകാണുന്നതു അതിലേറെ വിചിത്രമായിരിക്കുന്നു! ‘ബാഹ്യപ്രകൃതിയുടെ മേഖലകളില്‍ നിന്നു പുറത്തുചാടി ഉദ്ഗമിക്കുവാന്‍ കഴിയുമെങ്കില്‍ ഉദ്ഗമിക്കുക. ഒരു സവിശേഷ ശക്തികൊണ്ടല്ലാതെ നിങ്ങള്‍ ഉദ്ഗമിക്കുകയില്ല.’ എന്നിങ്ങനെയാണ് ഇവരുടെ അര്‍ത്ഥ കല്‍പന. ‘ആകാശ ഭൂമികള്‍’ കൊണ്ടു ഇവിടെ ഉദ്ദേശ്യം ‘ബാഹ്യ പ്രകൃതി’ യാണെന്നും. ‘സവിശേഷ ശക്തി’ കൊണ്ടുദ്ദേശ്യം ‘ആത്മീയശക്തി-അഥവാ ഈശ്വരസാക്ഷാല്‍ക്കാരം’ ആണെന്നുമാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. ഇതിന്‍റെ ന്യായീകരണത്തെപ്പറ്റി അവരുമായി ആരാഞ്ഞപ്പോള്‍, അതു തങ്ങളുടെ മനസ്സില്‍ ചിരകാലമായി ഊറിയുറച്ച ഒരഭിപ്രായമാണെന്നതില്‍ കവിഞ്ഞു പറയത്തക്ക ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. ഏതായാലും, ഓരോരുത്തനും മനസ്സില്‍ തോന്നുന്ന ഓരോ ആശയും, ആശയവും ഇങ്ങിനെ ഖുര്‍ആന്‍റെ പേരില്‍ അവതരിപ്പിക്കുവാന്‍ മുതിരുന്നത് ഖുര്‍ആന്റെ നേര്‍ക്കുള്ള കയ്യേറ്റവും അക്രമവുമാണെന്നേ നമുക്ക് ഇവരോട് തല്‍കാലം പറയുവാനുള്ളു. ഖിയാമത്തുനാളിലെ ചില സംഭവവികാസങ്ങളെപ്പറ്റി അല്ലാഹു തുടര്‍ന്നു പറയുന്നു:- 55:37 فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ ﴾٣٧﴿ എന്നാല്‍, ആകാശം പൊട്ടിപ്പിളര്‍ന്ന് അതു കുഴമ്പ് (അഥവാ എണ്ണക്കീടം) പോലെയും, പനിനീര്‍ (അഥവാ ചുവപ്പു) വര്‍ണ്ണമുള്ളതും ആയിത്തീര്‍ന്നാല്‍... فَإِذَا انشَقَّتِ എന്നാല്‍ പിളര്‍ന്നാല്‍, പൊട്ടിക്കീറിയാല്‍ السَّمَاءُ ആകാശം فَكَانَتْ എന്നിട്ടു അതായി وَرْدَةً ഒരു പനിനീര്‍ വര്‍ണ്ണമുള്ളതു, ഊറക്കിട്ട തോല്‍ (പോലെ) ചുവന്നതു, ചെമ്മഞ്ഞയായതു كَالدِّهَان എണ്ണ (കുഴമ്പ്, കീടം) പോലുള്ളതു 55:38 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٨﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് 55:39 فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ ﴾٣٩﴿ അപ്പോള് - അന്നത്തെ ദിവസം - ഒരു മനുഷ്യനോടാകട്ടെ, ജിന്നിനോടാകട്ടെ, തന്റെ പാപത്തെപ്പറ്റി ചോദി(ച്ചന്വേഷി)ക്കപ്പെടുന്നതല്ല. فَيَوْمَئِذٍ അപ്പോള്‍ അന്നത്തെ ദിവസം لَّا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذَنبِهِ തന്‍റെ പാപത്തെപ്പറ്റി إِنسٌ ഒരു മനുഷ്യനോടും وَلَا جَانٌّ ജിന്നിനോടും ഇല്ല. 55:40 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٠﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് അന്ത്യനാളില്‍ ആകാശത്തിന്‍റെ നിലയില്‍ വരുന്ന ചില മാറ്റങ്ങളെപ്പറ്റിയാണ് 37-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അതു പൊട്ടിപ്പിളരുന്നു. അഥവാ മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതുപോലെ, അതിലെ നക്ഷത്രങ്ങളടക്കമുള്ള ഗോളങ്ങളെല്ലാം സ്ഥാനം തെറ്റി താറുമാറാകുന്നു. കുഴമ്പ് – അഥവാ എണ്ണക്കീടം – പോലെ അതു കുഴഞ്ഞു ദുര്‍ബ്ബലമാകുകയും, നിറമാറ്റം സംഭവിച്ചു പനിനീര്‍പോലെ ചെമ്മഞ്ഞയായിത്തീരുകയും ചെയ്യുന്നു. അങ്ങിനെ, ആകാശഭൂമികളുടെ ഇന്നത്തെ ഈ ഘടനതന്നെ പാടെ മാറിപ്പോകുന്നു. അന്നു മനുഷ്യരും ജിന്നുകളും അവരുടെ പാപങ്ങളെപ്പറ്റി തീരെ ചോദ്യം ചെയ്യപ്പെടുകയില്ലെന്നല്ല 39-ാം വചനത്തിന്‍റെ താല്‍പര്യം. പാപികള്‍ ചോദ്യം ചെയ്യപ്പെടുമെന്ന വസ്തുത ഖുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, പാപികളുടെ പാപങ്ങളെപ്പറ്റി അവരോടു ചോദിച്ചറിയേണ്ടുന്ന ആവശ്യമില്ല; അതിനു മതിയായ തെളിവുകളും രേഖകളും വേറെത്തന്നെ ധാരാളമുണ്ട് എന്നത്രെ അതിന്‍റെ താല്‍പര്യം. അടുത്തവചനം കാണുക. 55:41 يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ ﴾٤١﴿ (കാരണം:) കുറ്റവാളികള്‍ അവരുടെ അടയാളം മുഖേന അറിയപ്പെടുന്നതാണ്. എന്നിട്ട് നെറുകന്തലകളും (അഥവാ കുടുമകളും) കാലടികളും (കൂട്ടി)പ്പിടിക്കപ്പെടുന്നതായിരിക്കും. يُعْرَفُ അറിയപ്പെടും الْمُجْرِمُونَ കുറ്റവാളികള്‍ بِسِيمَاهُمْ അവരുടെ അടയാളംകൊണ്ടു فَيُؤْخَذُ എന്നിട്ടു പിടിക്കപ്പെടും بِالنَّوَاصِي നെറുകന്തലകളെ, കുടുമകളെ وَالْأَقْدَامِ പാദം (കാലടി)കളെയും 55:42 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٢﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് 55:43 هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ ﴾٤٣﴿ 'കുറ്റവാളികള്‍ വ്യാജമാക്കിക്കൊണ്ടിരുന്നതായ 'ജഹന്നം' [നരകം] ഇതാ!' (എന്നു പറയപ്പെടും) هَـٰذِهِ ഇതാ, ഇതാണ്, ഇതു جَهَنَّمُ നരകം, നരകമാകുന്നു الَّتِي يُكَذِّبُ വ്യാജമാക്കിയിരുന്നതായ بِهَا അതിനെ الْمُجْرِمُونَ കുറ്റവാളികള് 55:44 يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ ﴾٤٤﴿ അതിന്‍റെയും (അങ്ങേയറ്റം) ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിലായി അവര്‍ ചുറ്റി അലയുന്നതാകുന്നു. يَطُوفُونَ അവര്‍ ചുറ്റും, അലയും بَيْنَهَا അതിന്‍റെ ഇടയില്‍ وَبَيْنَ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും آنٍ ചൂടേറിയ, അങ്ങേ അറ്റമെത്തിയ 55:45 فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٥﴿ അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?! فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത് ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെട്ടുകൊണ്ടു അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്യും. അവരെ നരകത്തില്‍ ഇട്ടു കത്തിക്കപ്പെടുകയും ചെയ്യും. (40:71, 72). നരകത്തിലെ ‘സഖ്ഖൂമാ’കുന്ന വൃക്ഷത്തില്‍നിന്നും അവര്‍ തിന്നുകയും, പിന്നീടു അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും. പിന്നീടു അവര്‍ നരകത്തിലേക്കുതന്നെ മടക്കപ്പെടുകയും ചെയ്യും. (സൂഃ സ്വാഫ്: 64-68) അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. കുറ്റവാളികളെപ്പറ്റി പ്രസ്താവിച്ചശേഷം ഭയഭക്തന്‍മാരായ സജ്ജനങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു:- 55. الرحمن - അര്‍റഹ് മാന്‍‍ സൂറത്തു റഹ്മാന്‍ : 01-25 സൂറത്തു റഹ്മാന്‍ : 26-45 സൂറത്തു റഹ്മാന്‍ : 46-78 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സാവന്നയിലെ പ്രൊജക്റ്റ് താള്‍ പ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ ഒരുമിച്ചു് വായിയ്ക്കാവുന്ന പ്ലാനറ്റ് ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project / ഐ.ആര്‍.സി. വെബ്‌ വഴി സോഴ്സ് കോഡ് മെയിലിങ്ങ് ലിസ്റ്റ് ട്വിറ്ററില്‍ ഐഡന്റിക്കയില്‍ സംരംഭങ്ങള്‍ കെ.ഡി.ഇ. മലയാളം കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നോം മലയാളം ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഡെബിയന്‍ മലയാളം ഡെബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നു താളുകള്‍ ഗ്നു ലേഖനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫെഡോറ മലയാളം ഫെഡോറ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫയര്‍ഫോക്സ് മലയാളം ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഓപ്പണ്‍ഓഫീസ് മലയാളം ഓപ്പണ്‍ഓഫീസ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഉപകരണങ്ങള്‍ പയ്യന്‍സും ചാത്തന്‍സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ് അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്‍, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്‍ചെക്കര്‍ നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ്‍ മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം കൂടുതല്‍: അക്ഷരവിഭജകന്‍ ഫോര്‍ച്യൂണ്‍ മലയാളം ഹൈഫെനേഷന്‍ പരല്‍പ്പേര് ധ്വനി ശാരിക ഫോണ്ടുകള്‍ രചന . മീര . രഘു . സുറുമ . അഞ്ജലി . ദ്യുതി . ഫോണ്ടുകള്‍ സ്ഥാപിക്കല്‍ . സഹായം >>> മലയാളനിവേശനം ഇന്‍സ്ക്രിപ്റ്റ് . സ്വനലേഖ . മൊഴി . ലളിത അറിയിപ്പുകള്‍ 2019 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വച്ചും ഒരു കെ.ഡി.ഇ. ട്രാണ്‍സ്ലത്തോണ്‍ നടത്തി. കൂടുതല്‍ വിവരങ്ങള്‍ 2018 ഏപ്രില്‍ മാസം മുതല്‍ SMC Monthly Reportകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2014 (GSoC 2014)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2014 താള്‍ കാണുക സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനും. 18-01-2014ന് തിരുവനന്തപുരത്ത് ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള്‍ കാണുക ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍ ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ ഗ്നോം 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍ MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍] വിദ്യാ അക്കാദമിയും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക. പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ കല സ്ക്രീന്‍സേവര്‍ . ലോഗിന്‍ ജാലകം . പശ്ചാത്തലചിത്രങ്ങള്‍ സഹസംരംഭങ്ങള്‍ ശില്പ പ്രൊജക്ട് : സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഭാരതീയ ഭാഷാകമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ ഏകോപിപ്പിച്ചു് വിവിധ രീതികളില്‍ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും എത്തിക്കാനുള്ള സംരംഭം.
1964ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് തുടക്കം കുറിച്ച ശേഷം ഇതു വരെ ഏകദേശം 17.37 ലക്ഷം കോടി രൂപയുടെ (2017 ജനുവരി 31 വരെയുള്ള കണക്കു പ്രകാരം) അസെറ്റുകള്‍ മാനേജ് ചെയ്യുന്ന അളവിലേക്ക് അത് വളരുകയുണ്ടായി. ശക്തമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, മികച്ച റെഗുലേഷന്‍, ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തമായ അസെറ്റ് മാനേജര്‍മാരുടെ കടന്നു വരവ് എന്നിവ ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ ഇഷ്ടപ്പെട്ട അസെറ്റ് ക്ലാസ് എന്ന നിലയിലുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. ഓരോ വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകരുടെയും ശരാശരി നിക്ഷേപം 68,086 രൂപയാണെന്ന് അറിയുമ്പോഴാണ്, വളരുന്ന ഇന്ത്യന്‍ മധ്യവര്‍ഗങ്ങളാണ് ഈ അസെറ്റ് ക്ലാസ് ഇരു കൈയും നീട്ടി സ്വീകരിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയും ഇന്ത്യയില്‍ ഇന്ന് 42 അസെറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ (AMC) ഉണ്ട്. ഇവ മ്യൂച്വല്‍ ഫണ്ടുകളെയും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനെയും കുറിച്ച് ബോധവല്‍ക്കരിക്കാനും ഇവയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഊര്‍ജിത ശ്രമങ്ങളാണ് നടത്തുന്നത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാനിലൂടെ ഇന്ത്യയില്‍ ഓരോ മാസവും ഏകദേശം 4000 കോടി രൂപ നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിശ്വാസ്യതയുടെയും ജനപ്രിയതയുടെയും മറ്റൊരു അടയാളമാണ്. മ്യൂച്വല്‍ ഫണ്ടുകളിലെ 83% നിക്ഷേപങ്ങളും ഇന്ത്യയിലെ മുന്‍നിരയിലുള്ള 15 നഗരങ്ങളിലെ നിക്ഷേപകരാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണവും സ്വീകാര്യതയും വിശാലമാക്കാനുള്ള ഗൗരവതരമായ ശ്രമങ്ങള്‍ ഈ വ്യവസായം കൈക്കൊണ്ടിരിക്കുകയാണ്.
അന്ന് ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല, സച്ചിനും വീരുവും എന്നെ പേടിപ്പിച്ചു ശരിക്കും; വെളിപ്പെടുത്തി സ്മിത്ത് ഇനിയും പന്ത് ഫ്‌ളോപ്പായാല്‍ അവരിലൊരാള്‍ ടീമിലേക്ക്; സെലക്ടര്‍ പറയുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും തരൂര്‍ പിണറായിക്കൊപ്പം, നിര്‍മാണം നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി നാല് വര്‍ഷം മുമ്പ് നന്നായി കളിച്ച അവനെ ഇന്ത്യ ഇപ്പോഴും പിന്തുണക്കുന്നു; വിമര്‍ശിച്ച് മുന്‍ താരം 'കാന്താര' ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിനെതിരെ ആനന്ദ് ഗാന്ധി ഒന്നാമത്തെ അവൻ എയറിലാണ് അതിനിടയിലാണ് ഇംഗ്ലീഷിൽ അത് കൂടി കേട്ടതും; റൊണാൾഡോ ഉൾപ്പെട്ട വിവാദത്തിൽ ഫെര്‍ണാണ്ടോ സാന്‍റോസ് ബ്രസീലിന്റെ ചങ്കുപറിച്ച അബൂബക്കര്‍ സെവൻസ് കളിച്ചത് മലപ്പുറത്ത്! വൈറൽ ഫോട്ടോക്ക് പിന്നിലെ കാരണവുമായി ക്ലബ്
തിരുവനന്തപുരം: കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി. 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. ഇത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയിട്ടുള്ളത്. 28,93,631 സഞ്ചാരികൾ ഇവിടെയെത്തി. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി മാറി, സംസ്ഥാനത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസൻ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച ജിഡിപി കുതിപ്പിന് സഹായമായിട്ടുണ്ട്. ടൂറിസം രംഗത്ത് നടപ്പാക്കുന്ന നവീന പദ്ധതികളുടെ തുടർച്ചയെന്നോണം കാരവാൻ പാർക്കുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെടിഡിസിയുടെ സഹായത്തോടെ ബോൾഗാട്ടി, കുമരകം വാട്ടർസ്‌കേപ് എന്നിവിടങ്ങളിൽ കാരവൻ പാർക്ക് നിർമ്മിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഉടൻ ഇടപെടലുണ്ടാകും. ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ 100ൽ പരം പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാവുന്ന തരത്തിൽ ആസൂത്രണം ചെയ്തുവരുന്നുണ്ട്. 40 ശതമാനം ത്രിതലപഞ്ചായത്തുകളുടെ കൂടി ഇടപെടലോടെ ആണ് പദ്ധതി നടപ്പിലാക്കുക.ഇതിനു പുറമെ 2021ൽ ജനകീയമായി മാറിയ വാട്ടർ ഫെസ്റ്റ് ഈ ഡിസംബറിൽ വീണ്ടും നടക്കുന്നകാര്യവും മന്ത്രി അറിയിച്ചു. റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിംഗിലൂടെ 2021 നവംബർ 1 മുതൽ 2022 നവംബർ 1 വരെ 67,000 പേർ സൗകര്യം പ്രയോജനപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്തും. വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർക്കു പുറമെ ഓട്ടോറിക്ഷാ തൊഴിലാളികളെ കൂടി ടൂറിസം പ്രചാരണത്തിന്റെ ഭാഗമാക്കാൻ പദ്ധതിയുണ്ട്. ഇതിനെക്കൂടാതെ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ടൂറിസത്തിന്റെ ഭാഗമായി ബേപ്പൂരിലേതിന് സമാനമായ കടൽപ്പാലങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനും മലയോര ടൂറിസമേഖലയ്ക്ക് പ്രാധാന്യം നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കിഗ്, ട്രെക്കിഗ് സാധ്യതകൾ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കാനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ലോകത്ത്, വിമര്‍ശന വിധേയമാവാത്ത ഒരു സംരംഭമോ ആശയമോ ഇല്ല. അത് പോലെ പ്രവാചകന്മാരും മഹത്തുക്കളും എതിരാളികളുടെ രൂക്ഷ വിമര്‍ശനത്തിനും എതിര്‍പ്പുകള്‍ക്കും വിധേയമായിട്ടുണ്ട്. വിമര്‍ശനനങ്ങള്‍, ന്യായവും സദുദ്ദേശപരവുമാവുമ്പോള്‍, പ്രസംശനീയവും മാതൃകാപരവുമാവുന്നു. എന്നാല്‍ അവ നശീകരണപ്രവണതയോടെയും, ദുഷ്ടലാക്കോടെയുമാവുമ്പോള്‍ അത് ദുരവ്യാപക പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുകയും വിപരീത ഫലം ഉളവാക്കുകയും ചെയ്യും. ​ സത്യത്തിനെ സ്ഥാപിക്കുന്നവര്‍ക്ക് , അതിന്‍റെ എതിരാളികളായ അസത്യവാദികളെയും , അസത്യവാദങ്ങളെയും ഒരു പോലെ വിമര്‍ശിക്കുകയും ഘണ്ടിക്കുകയും ചെയ്യേണ്ടതായി വരും. തെറ്റായ വാദഗതികളെ വിമര്‍ശിക്കാതെ നിലനിര്‍ത്തിക്കൊണ്ട്, സത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, മാതൃകാപരവുമല്ല. അല്ലാഹു ഏകനും, ഏകനായ ഇലാഹും ആണെന്ന പരമമായ സത്യം സ്ഥാപിക്കാന്‍, അല്ലാഹു അല്ലാതെ, മനുഷ്യന്‍ വിളിച്ചു ദുആ ചെയ്തു കൊണ്ടിരുന്ന മുഴുവന്‍ ഇലാഹുകളെയും ഖുര്‍ആനിലുടെ അള്ളാഹു എതിര്‍ക്കുകയും, വിമര്‍ശിക്കുകയും, അവയുടെ അയോഗ്യതയും, അനര്‍ഹതയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രവാചകന്മാരും, തങ്ങളുടെ ജനതയില്‍ നിലനിന്നിരുന്ന മുഡ വിശ്വാസങ്ങളെ അതിനിശിതമായി വിമര്‍ശിച്ചതായി കാണാം. ഈ വിമര്‍ശനങ്ങള്‍ സംഗതവും ന്യായവുമായ വിമര്‍ശനങ്ങളാണ്. ഇതിനു മഹനീയമായ ലക്ഷ്യങ്ങളുണ്ട്‌. ഉദാത്തമായ പര്യവസാനങ്ങളുണ്ട്. ഇവ പ്രശംസനീയവും മാതൃകാപരവുമാണ്താനും. എന്നാല്‍, അല്ലാഹുവിന്‍റെ കല്‍പനകള്‍ അന്ഗീകരിക്കാതെ, പ്രവാചകന്‍റെ ഉപദേശം വകവെക്കാതെ ജീവിച്ച ആളുകള്‍, അവര്‍ നടത്തിയ എതിര്‍പ്പുകളും, വിമര്‍ശനങ്ങളും ഒരിക്കലും സ്വീകാര്യമോ സംഗതമോ അല്ല. ഇത്തരം വിമര്‍ശനങ്ങള്‍ അന്യായമാണ്, അനവസരത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ അതിനു യാതൊരു പരിഗണനയും നല്‍കപ്പെടുകയില്ല. ഇതുപോലെ വിമര്‍ശകരില്‍ പല തരക്കാരുമുണ്ട്. ആള്‍കുട്ടത്തില്‍ ആളാകാന്‍ വേണ്ടിയും, ആത്മപ്രശംസക്ക് വേണ്ടിയും മറ്റുള്ളവരെ വിമര്‍ശിക്കുന്നവരുണ്ട്. ന്യായവും, നീതിയും പരിഗണിക്കാതെ, തങ്ങളുടെ താല്‍പര്യത്തിനു എതിരായി എന്നതിന്‍റെ പേരില്‍ മാത്രം, വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്നവരും, എതിര്‍ ഗ്രുപുകാരോ, പാര്ട്ടിക്കാരോ തുടങ്ങിയ സംരംഭമായതിനാല്‍ വിമര്‍ശനം നടത്തുക എന്ന ശീലമുള്ളവരും ഇവരിലുണ്ട്. അള്ളാഹുവിന്‍റെ മതമായ ഇസ്ലാം, അതിന്‍റെ ആവിര്‍ഭാവം തൊട്ടു തന്നെ, കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിമര്‍ശിക്കപ്പെടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യാതെ, ഒരൊറ്റ പ്രവാചകനും നിയുക്തനായിട്ടുമില്ല. ഈ വിമര്‍ശങ്ങള്‍ എല്ലാം സത്യത്തെ തച്ചുടക്കാനും, തൗഹീദിന്‍റെ ദിവ്യവെളിച്ചം ഊതിക്കെടുത്താനുമുള്ള എതിരാളികളുടെ പാഴ് വേലകള്‍ മാത്രമായിരുന്നു. കാലം ഏറെ മുന്നോട്ടു പോകുന്നതിനു മുമ്പ് തന്നെ വിമര്‍ശനത്തിന്‍റെയും എതിര്‍പ്പിന്റെയും രൂപവും ഭാവവും മാറുകയും, ഇസ്ലാമിന്നു പുറത്തുള്ള ശത്രുക്കളെക്കാള്‍ ശക്തരായ ശത്രുക്കളെ, ഉള്ളില്‍ നിന്ന് തന്നെ ഇസ്ലാമിനു നേരിടേണ്ടി വരികയും ചെയ്തു എന്നുള്ളതാണ് വിചിത്രമായ വസ്തുത. ഇസ്ലാമിന്‍റെ ആള്‍ക്കാരും, അവകാശികളുമായി കുപ്പായമിട്ട ഒരുപാട് ഉപവിഭാഗങ്ങള്‍ രംഗപ്രവേശം ചെയ്യുകയും നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പഠിപ്പിച്ച മഹനീയ ചര്യക്ക്‌ വിരുദ്ധമായ പലതും അവര്‍ ദീനിലേക്ക് കടത്തിക്കുട്ടുകയും ചെയ്തു. സലഫുകള്‍ അറിയുകയോ പറയുകയോ, പ്രമാണമായി സ്വീകരിക്കുകയോ ചെയ്യാത്ത പലതും ദീനും സുന്നതുമായി ഇവര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു. ​ വേലി തന്നെ വിള തിന്നുകയെന്നു പറഞ്ഞത് പോലെ, വീട്ടിലുള്ളവര്‍ തന്നെ കക്കാന്‍ തുടങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്ത് എന്താണോ അതിനേക്കാള്‍ സന്ഗീര്‍ണമായിരുന്നു അവസ്ഥ. ഇസ്ലാമിനു പുറത്തുള്ള ശത്രുക്കളെക്കാള്‍ അപകടകാരികളാണ് ഇസ്ലാമിനു ഉള്ളിലെ ശത്രുക്കളെന്നു ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള പണ്ഡിതന്മാര്‍ പറഞ്ഞത് അത് കൊണ്ടാണ്. അതിനാല്‍ തന്നെ, സത്യസന്തരായ ഉലമാക്കള്‍ക്ക് ഒരേസമയം രണ്ടു തരം ശത്രുക്കളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒന്നിനൊന്നു അപകടം നിറഞ്ഞ രണ്ടു തരം ശത്രുക്കള്‍. പുറത്തുള്ളവരുടെ ആക്രമണം പെട്ടെന്ന് ബോധ്യപ്പെടുകയും, എളുപ്പം, പ്രധിരോധം സാധ്യമാക്കുകയും ചെയ്യും. എന്നാല്‍ ഉള്ളിലുള്ളവരുടെ ആക്രമണം പ്രത്യക്ഷമായി എല്ലാവര്‍ക്കും ഒരുപോലെ ബോധ്യപ്പെടുന്നതോ, എളുപ്പം പ്രധിരോധം തീര്‍ക്കാന്‍ കഴിയുമാറ് പ്രകടമാവുന്നതോ അല്ല. അതിനാല്‍ തന്നെ, മുസ്ലിം ബഹുജനങ്ങളില്‍ പരമാവധി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് എളുപ്പം കഴിഞ്ഞു. നുറ്റാണ്ടുകള്‍ക്ക് മുമ്പ് ഹവയുടെയും ഇഛയുടെയും ആളുകള്‍ തുടങ്ങിയ ഈ നശീകരണ പ്രവണത ഇന്നും നിര്‍ബാധം തുടരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഏതു വിധേനയും അക്രമികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ത്രാണിയുള്ള അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ എമ്പാടും ഉണ്ടായിരുന്ന കാലത്ത്,അവര്‍ ശക്തമായ പ്രധിരോധ നിര തീര്‍ത്തു. സുന്നത്തിനെയും അതിന്‍റെ സത്യസന്തരായ വാഹകരെയും അവര്‍ സംരക്ഷിച്ചു. ശത്രുക്കളുടെയും പ്രതിയോഗികളുടെയും എണ്ണവും ശക്തിയും ശതഗുണീഭവിച്ച ഇന്ന്, സംരക്ഷണത്തിന്‍റെ ശക്തമായ പ്രധിരോധം തീര്‍ത്തു സുന്നത്തിനെയും അതിന്‍റെ ധ്വജവാഹകരെയും ബിദ്ഈ കക്ഷികളുടെ കടന്നാക്രമാണങ്ങളില്‍ തടുത്തുനിര്‍ത്താന്‍ കെല്‍പുള്ള കരങ്ങള്‍ വളരെ വിരളം. ഭാഗം 2 ന്യായമായ വിമര്‍ശനങ്ങള്‍ അനിവാര്യം ന്യായമായ വിമര്‍ശനങ്ങള്‍ അവശ്യം ആവശ്യമാണ്‌. അത് സത്യത്തിന്‍റെ വെളിച്ചം കുടുതല്‍ ജാജ്വല്യമാക്കുന്നു. ആ വെളിച്ചത്തിന്‍റെ മുന്നോട്ടുള്ള ഗമനം എളുപ്പമാക്കുന്നു. സത്യത്തെ തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയും, എതിര്‍ വാതങ്ങളെ, അതിന്‍റെ പൊള്ളത്തരം ചുണ്ടിക്കാട്ടി വിമര്‍ശിച്ചു നിഷ്പ്രഭമാക്കുകയും ചെയ്യേണ്ടത് അത് അറിയുന്നവരുടെ ബാധ്യതയാണ്. അതില്‍ സഹതാപമോ ലജ്ജയോ സ്വാധീനിക്കരുത്. ന്യായം അഥവാ പ്രമാണം നമ്മുടെ വാതത്തിന് ശക്തി പകരുന്നു എന്നതാണ് അതിനു നമ്മെ പ്രചോതിതമാക്കുന്നത്. സലഫുകളായ അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ ബിദ്ഈ കക്ഷികളെ അതി നിശിതമായാണ് വിമര്‍ശിച്ചത്. ഇമാം അഹമദ് , ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ, ഇമാം ഇബ്നുല്‍ ഖയ്യിം തുടങ്ങിയ മഹാരഥന്മാരുടെ ഘന്‍ഡനങ്ങള്‍ സുവിതിതങ്ങളാണ്‌. സുന്നത്തിന്‍റെ തിരി കുടുതല്‍ മിഴിവോടെ വിളങ്ങി നില്‍ക്കാന്‍ അത് അനിവാര്യമായിരുന്നു. മതത്തില്‍ ബിദ്അത്തുകള്‍ ഉണ്ടാക്കുന്ന ആളുകളെയും വിഭാഗങ്ങളെയും തിരിച്ചറിയുകയും അവരുടെയും അവര്‍ ഉണ്ടാക്കുന്ന ബിദ്അത്തിന്‍റെയും , അപകടം സാധാരണക്കാരെ ബോധ്യപ്പെടുത്തലും അവരെ അതില്‍ നിന്ന് രക്ഷപ്പെടുതലും ഉലമാക്കളുടെ ധര്മമാണ്. ഐചികമായ ഇബാദതുകളെക്കാള്‍ പുണ്യകരമായ കാര്യമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഇമാം അഹമദിനോട് നിങ്ങള്‍ എന്തിനാണ് എതിര്‍വാതങ്ങളെ ഘണ്‍ഡിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, "ഞാനും നീയും മിണ്ടാതിരുന്നാല്‍ പിന്നെയെങ്ങിനെയാണ് അറിവില്ലാത്ത ആളുകള്‍ കാര്യം മനസ്സിലാക്കുക " എന്നായിരുന്നു അദ്ധേഹത്തിന്‍റെ മറുപടി. ഒരു വിമര്‍ശനവും ഇഷ്ടപ്പെടാത്ത ആള്‍ക്കാരുണ്ട്. ന്യായമാണെങ്കിലും അല്ലെങ്കിലും. വിമര്‍ശങ്ങള്‍ സമുഹത്തില്‍ അനൈക്യവും ചിദ്രതയും അസമാധാനവും സൃഷ്ടിക്കുമെന്ന് വാദിക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ വേണ്ടവിധത്തില്‍ അറിയാത്തവരാണ്. അവര്‍, തകര്‍ന്നു തരിപ്പണമാവുമെന്നു ഭയപ്പെടുന്ന ഐക്യത്തെക്കാളും സമാധാനത്തെക്കാളും, തകര്‍ന്നു പോവുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടെണ്ടതാണ് അല്ലാഹുവിന്‍റെ ദീനും ജനങ്ങളുടെ വിശ്വാസവും. അതിനേല്‍ക്കുന്ന ഏതു പോറലും തടയേണ്ടത് അനിവാര്യമാണ്. ആരെതിര്‍ത്താലും , ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ! ഭാഗം 3 വിമര്‍ശനം ദഹിക്കാത്തവര്‍ ​ന്യായവും സംഗതവുമായ വിമര്‍ശനം പോലും തീരെ ദഹിക്കാത്ത ആളുകളുണ്ട്. ന്യായാന്യായം നോക്കാതെ മറ്റുള്ളവരെ, കണക്കറ്റ് വിമര്‍ശിക്കുമെങ്കിലും, വിമര്‍ശനം ഏറ്റു വാങ്ങാന്‍ ഒരിക്കലും അവര്‍ സന്നദ്ധരല്ല. അതിരുവിട്ട ആത്മവിശ്വാസമോ, തങ്ങള്‍ പ്രധിനിധാനം ചെയ്യുന്ന സംവിധാനത്തെക്കുറിച്ചുള്ള മുന്‍വിധികളോ ഒക്കെയാകാം അതിനു കാരണമെങ്കിലും, അവരുടെ ഈ നിലപാട് ഒരിക്കലും പ്രോത്സാഹനാര്‍ഹമല്ല. കേരളത്തിലെ മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. പാതിരാവില്‍, ഇപ്പോള്‍ പകലാണെന്ന് വിമര്‍ശനപ്രസംഗത്തിലുടെ എതിര്‍വിഭാഗത്തെക്കൊണ്ട് സമ്മദിപ്പിക്കാന്‍ പോലുംകഴിവുള്ളവരാണ് അവരില്‍ പലരും !! കേവലം , തര്‍ക്കിച്ചു എതിരാളിയെ തോല്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ്, നിലനില്‍ക്കുന്ന തര്‍ക്ക വിഷയത്തില്‍ സത്യതിലെത്തിച്ചേരുകയെന്നതു അവരുടെയാരുടെയും ലക്ഷ്യമല്ലാത്തത് പോലെയുണ്ട്. ഏതു വിഷയത്തിലാണോ സംവാദം നടത്തുന്നത്, അതില്‍ സത്യം കാണിച്ചു തരണേയെന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്, അത് എതിരാളിയുടെ പക്ഷത്തായാലും " എന്നാണ് ഇമാം ഷാഫിഈ റഹ്മതുള്ളാഹി അലൈഹി പറഞ്ഞത്. സത്യം, എവിടെയായാലും 'എന്‍റെയും എന്‍റെ സംഘടനയുടെയും' വാതങ്ങള്‍ ജയിക്കുകയും, എതിരാളികള്‍ പരിഹാസ്യരായി പരാജയപ്പെടുകയും ചെയ്യണേയെന്നാണ് മതസന്ഘടനകള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ സത്യം എവിടെയാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന വിരലിലെണ്ണാന്‍ മാത്രമുള്ള ആളുകള്‍ക്ക് പോലും കഴിയാതെ വരുന്നു. പ്രമാണങ്ങള്‍, എത്ര ശക്തവും കുറ്റമറ്റതുമായാലും എന്തെങ്കിലും ഉഡായിപ്പുകള്‍ പറഞ്ഞു സ്വന്തം പാര്‍ട്ടിയെ ന്യായീകരിച്ചു കൊണ്ടേയിരിക്കും. വാസ്തവത്തില്‍, അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും, അവന്‍റെ കിതാബിനോടും മുസ്ലിംകളിലെ ഇമാമുമാരോടും പൊതുജനങ്ങളോടും ഗുണകാംക്ഷയുണ്ടെങ്കില്‍ അവര്‍ മറ്റൊന്നും ആലോചിക്കാതെ, സത്യം സ്വീകരിക്കുകയും അതിന്‍റെ വാഹകരും പ്രയോഗ്താക്കളും ആവുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? പക്ഷെ, എന്ത് ചെയ്യാം, അനുഭവം മറിച്ചാണെങ്കില്‍ ! അന്ധമായ സംഘടനാ പക്ഷപാദിത്വം പലരെയും സുന്നത്തിനു എതിര് നില്‍ക്കുന്നവരും ബിദ് അത്തിന്‍റെ സഹായാത്രികരുമാക്കിയിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ. ഒരു കാലത്ത് നിലനിന്നിരുന്ന മദ്ഹബീ പക്ഷപാതിത്വത്തിന്‍റെ അപകടം നന്നായി ബോധ്യമുള്ളവരും, അതിനെ അതിശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്ന/ചെയ്തു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക്, അതിനേക്കാള്‍ അപകടകരമായ പക്ഷപാതിത്വം അവരില്‍ നിലനില്‍ക്കുന്നുവെന്ന കാര്യം മാത്രം ബോധ്യപ്പെടുന്നില്ല.!!! ഇതിനേക്കാള്‍ വലിയ പരീക്ഷണം മറ്റെന്തുണ്ട് ഒരു മനുഷ്യന് വന്നു ഭാവിക്കാന്‍ ! ? ശാന്തനായി, ഏകനായ്, സ്വസ്ഥമായി ചിന്തിച്ചാല്‍ ഏതു സാധാരണക്കാരനും മനസ്സിലാകുന്ന കാര്യമേ ഇവിടെ എഴുതിയിട്ടുള്ളൂ. ഇക്കാര്യങ്ങള്‍ വാസ്തവവിരുദ്ധവും, അതിശയോക്തിപരവുമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ചുണ്ടിക്കാണിച്ചാല്‍, തിരുത്താനും, ക്ഷമ ചോദിക്കാനും വിനീതനായ ഈയുള്ളവന്‍ സന്നദ്ധനാണെന്ന കാര്യം മാന്യ അനുവാചകന്‍റെ സജീവ ശ്രദ്ധയിലേക്ക് ഇട്ടു കൊണ്ട്. ഭാഗം 4 അഹ്ലുസ്സുന്നയും വിമര്‍ശകരും I ബിദഈ കക്ഷികളുടെ വിമര്‍ശനങ്ങള്‍ എക്കാലത്തും ഏറ്റുവാങ്ങിയവരാണ്, അഹ്ലുസ്സുന്നയും അതിന്‍റെ വാഹകരായ ഉലമാക്കളും. കാല ദേശ വിത്യാസമില്ലാതെ അഭംഗുരം തുടരുന്ന ഈ വിമര്‍ശനങ്ങള്‍ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും സ്വഹാബത്തും ഏറ്റു വാങ്ങിയ വിമര്‍ശനത്തിന്‍റെ പിന്തുടര്‍ച്ചയാണ്. കള്ളന്‍, മാരണക്കാരന്‍, മനോനില തെറ്റിയവാന്‍, സമുഹത്തിലെ ഐക്യം തകര്‍ത്തവന്‍, കുടുംബത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കിയവന്‍ ഇങ്ങിനെ എന്തെല്ലാം വിമര്‍ശനങ്ങള്‍ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഏറ്റുവാങ്ങി? ഒരു വ്യക്തി എന്ന നിലയില്‍, താങ്ങാന്‍ കഴിയാവുന്നതിലധികമായിരുന്നില്ലേ ഇതെല്ലാം? അള്ളാഹുവിനെ മാത്രമേ ഇബാദത്ത്‌ ചെയ്യാന്‍ പാടുള്ളുവെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദുതന്‍ ആണെന്നും പറഞ്ഞതിനായിരുന്നു ഇതെല്ലാം. ഇതില്‍ എവിടെയാണ് അസത്യമുള്ളത്? ശുദ്ധപ്രകൃതിക്ക് ചേരാത്തത് ഏതാണ്? ഒന്നുമില്ല. എന്നിട്ടും മഹാ ഭുരിപക്ഷം ആളുകളും നബിയെ എതിര്‍ത്തു. സഹാബികളെ ദ്രോഹിക്കുകയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. നബിചര്യ സസുക്ഷ്മം സ്വീകരിച്ച ആളുകളെല്ലാം വിമര്‍ശിക്കപ്പെടുകയും ബഹിഷ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വചനശാസ്ത്രത്തിന്‍റെ ആളുകളുടെ ദുസ്വാധീനത്താല്‍ വശംവതനായ ഭാരണാധികാരിയാല്‍ ക്രുരമായ പീഡനങ്ങള്‍ക്ക് വിധേയമായ മഹല്‍ വ്യക്തിത്വമാണ് ഇമാം അഹ്മദ് രഹ്മതുള്ളാഹി അലൈഹിയുടെത്. സുന്നത്തിനു വേണ്ടി ഏകാകിയായി പൊരുതി നിന്ന മഹാ ത്യാഗിയായിരുന്നു അദ്ദേഹം. കുടെയുണ്ടായിരുന്നവര്‍ പോലും ഓരോന്നോരോന്നായി വിട്ടു പോയിട്ടും അദ്ദേഹം പാറ പോലെ ഉറച്ചു നിന്നു പൊരുതി, സുന്നത്തിനു വേണ്ടി ഊരിപ്പിടിച്ച വാളുമായി. ഇമാം അഹമതിന്‍റെ ചരിത്രം ഇതാണെങ്കില്‍, ഇമാം ബര്‍ബഹാരിയുടെ ചരിത്രം മറ്റൊന്നാണ്. സുന്നത്തിന്‍റെ എതിരാളികളോട് ബിദ്അതിനെതിരില്‍ നിലയുറപ്പിച്ചതിന്‍റെ പേരില്‍, മരണപ്പെട്ടപ്പോള്‍, അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കുടെയുണ്ടായിരുന്നത് സ്വന്തം ഭാര്യയും വേലക്കാരനും മാത്രം. !! ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയയുടെ ചരിത്രം പരിശോധിക്കൂ. പേന കൊണ്ടും നാവു കൊണ്ടും, വാളു കൊണ്ടും എതിരാളികളോട് യുദ്ധം ചെയ്ത അദ്ദേഹം മരണപ്പെടുന്നത് ദമാസ്കസിലെ ഇരുണ്ട ജയിലറയില്‍ വെച്ച്! . ഇബ്ന്‍ തീമിയക്ക്‌ അറിയാത്ത ഹദീസ്, ഹദീസല്ല എന്നുപോലും പറയപ്പെടുമാറ് പുകള്‍പെറ്റ അറിവിന്‍റെ കേദാരമായ മഹാനവര്‍കളെപ്പോലെ മറ്റൊരാളെ അദ്ദേഹത്തിന് ശേഷം, ഒരു സ്ത്രീയും പ്രസിവിച്ചിട്ടില്ല. അസംഖ്യം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം വിജ്ഞാന കുതുകികളുടെ അവസാന അഭയസ്ഥാനമാണ്. ലോകത്തിന്‍റെ പല ഭാഗത്തുമായി പണ്ഡിതന്മാരും അല്ലാത്തവരും വിവിധങ്ങളായ വിഷയങ്ങളില്‍ ശൈഖുല്‍ ഇസ്ലാമിന്‍റെ ഗ്രന്ഥങ്ങള്‍ ആശ്രയിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. വിത്യസ്തവും വിഭിന്നവുമായ ഭൂപ്രദേശങ്ങളിലും കാലഘട്ടങ്ങളിലുമായി ജീവിച്ച അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ക്ക് എക്കാലത്തും അവരുടെ സമുഹങ്ങളില്‍ നിന്ന് ഏറ്റു വാങ്ങാനുണ്ടായിരുന്നത് കടുത്ത പീഡനങ്ങള്‍ മാത്രം. ഇങ്ങിനെ ഇവിടെ പേരെടുത്തു സുചിപ്പിക്കാത്ത വേറെയും ഒരുപാടൊരുപാട് പണ്ഡിതന്മാര്‍. നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ചര്യ പിന്തുടരുകയും അവ സുരക്ഷിതമായി സംരക്ഷിച്ചു വരുംതലമുറക്കായി കാവല്‍ നില്‍ക്കുകയും ചെയ്തുവെന്നതാണ് അവര്‍ ഇസ്ലാം ദീനിനും മുസ്ലിം ഉമ്മതിനും ചെയ്ത സേവനം. അതിനാല്‍ തന്നെ അവരുടെ നാമങ്ങള്‍ ഇന്നും സ്മരിക്കപ്പെടുകയും അവരുടെ സേവനങ്ങള്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ബിദ്ഈ കക്ഷികളായ എതിരാളികളുടെ പേരുകള്‍, അവരോടൊപ്പം, അവരുടെ ശവകുടിരങ്ങളില്‍ അടക്കപ്പെട്ടു. ഭാഗം 5 അഹ്ലുസ്സുന്നയും വിമര്‍ശകരും II അഹ്ലുസ്സുന്നത്തിന്‍റെ അതിജീവന ചരിത്രത്തില്‍, വിമര്‍ശനത്തിന്‍റെയും എതിര്‍പ്പിന്‍റെയും കാറ്റും കോളുമടങ്ങിയ കാലമില്ല. എല്ലാ വിധ എതിര്‍പ്പുകളെയും സുന്നത്തിന്‍റെ കരുത്തും വെളിച്ചവും കൊണ്ട് അവര്‍ ചെറുത്തു തോല്‍പിച്ചു കൊണ്ടിരിക്കുന്നു. . അവര്‍ കൊളുത്തിയ സുന്നത്തിന്‍റെ വെളിച്ചം കൊണ്ട് എത്രയെത്ര ദുര്മാര്‍ഗികളാണ് സന്മാര്‍ഗം പ്രാപിച്ചിട്ടുള്ളത്? ശിര്കിന്‍റെയും, കുഫ്രിന്‍റെയും എത്രയെത്ര ഇരുട്ടു കോട്ടകളിലാണ് അവര്‍ വിള്ളല്‍ സൃഷ്ടിച്ചത്? മതത്തില്‍ കടത്തിക്കുട്ടിയ എത്രയെത്ര ബിദ്അത്തുകളാണ് അവര്‍ പൊളിച്ചു കളഞ്ഞത്? അവര്‍, അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍, എണ്ണത്തില്‍ കുറവായിരുന്നെങ്കിലും അവരുടെ സേവനങ്ങള്‍ മഹത്തരവും അവരുടെ സാന്നിദ്ധ്യം മഹനീയവുമായിരുന്നു. പല സന്ദര്‍ഭങ്ങളിലും, അവരെ നിരന്തരം വിമര്‍ശിച്ച ബിദ്ഈ കക്ഷികള്‍ പോലും അവരില്‍ അഭയം തേടുകയും അവരെ ആശ്രയിക്കുകയും ചെയ്തു. അതാണ്‌ സുന്നത്തിന്‍റെ മേന്മ, ഇല്‍മിന്‍റെ ഫദ്ല്‍. എല്ലാ വിമര്‍ശകരും അവസാനം മടങ്ങി വരുന്നത് ഇല്‍മിലേക്കും അതിന്‍റെ അഹല്കാരിലേക്കും ആയിരിക്കും. അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ മുസ്ലിം ഉമ്മത്തിന് ചെയ്ത സെവനമെന്തെന്നു അപ്പോള്‍ മാത്രമേ പലര്‍ക്കും ബോധ്യമാവുകയുള്ളു. ഒരു കവി പറഞ്ഞത് പോലെ أقلوا عليهم لا أبا لأبيكم من اللوم أو سدوا المكان الذي سدوا "അവര്‍ക്ക് നേരെയുള്ള നിങ്ങളുടെ ആക്ഷേപങ്ങള്‍ കുറയ്ക്കുക (നിങ്ങള്‍ പിതൃദുഖമനുഭവിക്കട്ടെ), അല്ലെങ്കില്‍ അവര്‍ ഏറ്റെടുത്ത ദൗത്യം നിങ്ങള്‍ ഏറ്റെടുക്കുക" അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ നിര്‍വ്വഹിച്ച ദൗത്യം ഏറ്റെടുക്കാന്‍ ഒരിക്കലും, സന്നദ്ധരല്ലാത്ത, അതിനുള്ള വൈജ്ഞാനികമായ ശേഷിയോ, ഗ്രാഹ്യതയോ, യോഗ്യതയോ ഇല്ലാത്ത ബിദ്ഈ കക്ഷികള്‍ക്ക് എങ്ങിനെയാണ് അതിനു സാധിക്കുക? എന്നിട്ടും വിമര്‍ശങ്ങള്‍ക്ക് യാതൊരു കുറവുമില്ല. എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളും, അവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ഉലമാക്കളെയും അവരുടെ ഫതവകളെയും കുട്ടുപിടിക്കുകയും, മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവരിലുള്ള അനിസ്ലാമികപ്രവണതകളെ വിമര്‍ശിക്കുകയോ, ചുണ്ടിക്കാണിക്കുകയോ ചെയ്‌താല്‍, പിന്നീടവര്‍ നിസ്സാരരും, അറിവ് കുരഞ്ഞവരുമായി. മുസ്ലിം സമുഹം അഹ്ലുസ്സുന്നയുടെ ഉലമാക്കളോട് സ്വീകരിക്കുന്ന ഒരു രീതിയിതാണ്. ആധുനിക പണ്ഡിതരായ ഷെയ്ഖ്‌ അല്‍ബാനി, ഷെയ്ഖ്‌ മുഹമ്മദ്‌ അമാനുല്‍ ജാമി, ഷെയ്ഖ്‌ ഇബ്ന്‍ ബാസ്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഉസൈമീന്‍ , തുടങ്ങിയവര്‍ ഇന്നും വിമര്‍ശിക്കപ്പെടുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഷെയ്ഖ്‌ റബീഅ, ഷെയ്ഖ്‌ ഉബൈദ്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഫൌസാന്‍ തുടങ്ങിയ ഉലമാക്കള്‍ വിമര്‍ശം എറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അല്ലാഹു ദുനിയാവില്‍, അല്ലാഹുവിന്‍റെ ദീനിന് വേണ്ടി സേവനം ചെയ്യുന്നവര്‍ക്ക് നിശ്ചയിച്ച സുന്നത്താണ്. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഭാഗം 6 അഹ്ലുസ്സുന്നയും വിമര്‍ശകരും III അഹ്ലുസ്സുന്നയുടെ പ്രധാന വിമര്‍ശകര്‍, അഹ്ലുല്‍ ഖിബ്-ലയില്‍ പെട്ട ആളുകളാണ്. അതായത്, ഒരേ ഖിബ്-ലയിലേക്ക്‌, കഅബയിലേക്ക്, അഭിമുഖമായി നിന്ന് നമസ്കരിക്കുന്നവരായ ബിദ്ഈ കക്ഷികളെല്ലാം. കഅബക്ക് നേരെ തിരിഞ്ഞാണ് നമസ്കരിക്കേണ്ടത് എന്ന കാര്യത്തില്‍ മുസ്ലിം ലോകത്ത് ഒരു കക്ഷിക്കും അഭിപ്രായ വിത്യാസമില്ല. ഇസ്‌ലാം ദീനിന്‍റെ ഉള്ളില്‍ നിന്നുള്ള ശത്രുക്കളെയും, അതിര്‍ത്തിയില്‍ നിന്ന് കൊണ്ട് പുറത്തു നിന്നുള്ള ബാഹ്യ ശത്രുക്കളെയും ഒരു പോലെ നേരിടുന്നത് അഹ്ലുസ്സുന്നയുടെ ഉലമാക്കളാണല്ലോ. അഹ്ലുസ്സുന്നയുടെ അഇമ്മത്തിനെയും, അഹ്ലുസ്സുന്നയെ മൊത്തത്തിലും വിമര്‍ശിക്കുന്ന അഹ്ലുല്‍ അഹ്-വാഇ വല്‍ ബിദ്ഇനു പ്രത്യേകിച്ച് നഷ്ടങ്ങളൊന്നുമില്ല. സാധാരണ ജനങ്ങള്‍ക്കിടയില്‍ അഹല്സുന്നയെക്കുറിച്ച് ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും അതുവഴി തെറ്റിധാരണ പ്രചരിപ്പിക്കുകയും ചെയ്യുക. പുര്‍വ്വ സുരികളും, സമകാലീനരുമായ ഉലമാക്കള്‍ക്കെതിരില്‍ ആരോപിക്കുകയും, ദുഷിച്ചു പറയുകയും ചെയ്യുന്നവര്‍ക്ക്, സാധാരണക്കാരായ ആളുകളെക്കുറിച്ചു തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതില്‍ മനപ്രയാസം ഉണ്ടാവില്ലല്ലോ, വിശേഷിച്ചു, അത് വഴി സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാം എന്ന് വ്യാമോഹിക്കുമ്പോള്‍. അല്ലാഹു അല്ലാത്ത ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത, ആദര്‍ശരംഗത്ത് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത സുന്നത്തിനെ സ്നേഹിക്കുകയും, അത് ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം, എതിര്‍പ്പുകളും വിമര്‍ശനങ്ങളും അവഗണിച്ചു തള്ളുകയാണ് ചെയ്യുക. കാര്യബോധമുള്ളവരെ സംബന്തിച്ചേടത്തോളം ദുരാരോപണങ്ങള്‍ കേവലം പൊയിവെടികള്‍ മാത്രമാണ്. എന്നാല്‍ പൊതുജനം എന്ന മഹാഭുരിപക്ഷം പലപ്പോഴും നിജസ്ഥിതി മനസ്സിലാക്കുന്നതില്‍ വിജയിക്കാറില്ല. അവരെ സംബന്ധിച്ചേടത്തോളം, കഴമ്പില്ലാത്ത ഇത്തരം വിമര്‍ശനങ്ങള്‍, ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയും, സത്യത്തിന്‍റെ വഴിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും അകറ്റാനും കാരണമാവുന്നുവെന്നത് അവഗണിച്ചു തള്ളാന്‍ പറ്റുന്ന നിസ്സാര കാര്യമല്ല. എന്നു കരുതി എല്ലാ ഞാഞ്ഞുലുകള്‍ക്കും കുതിരകയറാനുള്ള ചാഞ്ഞ മരമാണ് അഹ്ലുസ്സുന്ന എന്ന് ഒരുത്തനും കരുതേണ്ടതില്ല. ആശയപരമായി നേരിടാനും, സൈദ്ധാന്തികമായി പരാചയപ്പെടുത്താനും കഴിയില്ലായെന്നു ബോധ്യപ്പെടുമ്പോള്‍ മറ്റു കുറുക്കുവഴികള്‍ അന്വേഷിക്കുക സ്വാഭാവികമാണ്. ദുരാരോപണങ്ങള്‍ ഉന്നയിച്ചു തേജോവധം ചെയ്യുകയും, പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രതിച്ഛായ സൃഷ്ട്ടിക്കുകയും ചെയ്യുകയെന്നത് അക്കുട്ടത്തില്‍ എല്ലാ ബിദ്അത്തിന്‍റെ കക്ഷികളും സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ്. അഹ്ലുസ്സുന്നക്കു നേരെ വരുന്ന ദുരാരോപണങ്ങള്‍ പ്രതിരോധിക്കുന്നതും സുന്നത്ത് സംരക്ഷണത്തിന്‍റെ ഭാഗമാണ്. കാരണം, സുന്നത്തിന്‍റെ വാഹകര്‍ക്ക് നേരെയുള്ള ഏതു കടന്നാക്രമണവും, സുന്നത്തിനു നേരെയുള്ള കടന്നാക്രമണമായി മാത്രമേ കരുതാന്‍ പറ്റു. വിമര്‍ശനത്തിന്‍റെയും, ആരോപണത്തിന്‍റെയും, അളവും തോതുമനുസരിച്ച്, പ്രതിരോധത്തിന്‍റെ ശക്തിയിലും മൂര്‍ച്ചയിലും ഏറ്റപ്പറ്റുണ്ടാവുക സ്വാഭാവികമാണ്. വിമര്‍ശനങ്ങളില്‍ എപ്പോഴും മിതമായ ഭാഷയും പ്രയോഗവും മാത്രമേ പാടുള്ളൂവെന്നോ, മറിച്ചോ ഇല്ല. ഓരോന്നിന്‍റെയും, ആവശ്യകതയും, അളവുമനുസരിച്ചു അതില്‍ മാറ്റങ്ങളുണ്ടാവും. ബിദ്അത്തിനു കുട പിടിക്കുകയും, അത് പ്രചരിപ്പിക്കുകയും, സുന്നത്തിനെ പരിഹസിക്കുകയും അതിന്‍റെ അഹലുകാരെ വിമര്‍ശിക്കുകയും ചെയ്യുന്ന ആളുകളെ സോപ്പിട്ടു രസിപ്പിക്കുമെന്നു വിചാരിക്കുന്നത് മൗഡ്യമാണ്. അത്തരക്കാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ആയുധം ഇരുതല മുര്‍ച്ചയുള്ളതാവുക അനിവാര്യവുമാണ്‌. അതിനെ എതിര്‍ക്കാന്‍ ഒരാളും, ഇസ്ലാമിന്‍റെ ലാളിത്യത്തെക്കുറിച്ചോ, വിട്ടുവീഴ്ചയെക്കുറിച്ചോ പ്രതിപാതിക്കുന്ന ഹദീസുകള്‍ പരതി സമയം മെനക്കെടുത്തേണ്ടതില്ല. കാരണം, താരതമ്യം ചെയ്യാന്‍ പാടില്ലാത്ത രണ്ടു വിത്യസ്ത വിഷയങ്ങളാണിവ. നബി സ്വല്ലള്ളാഹു അലൈഹി വാസല്ലമയുടെയും സ്വഹാബത്തിന്‍റെയും, സലഫുകളുടെയും ജീവിതം പഠനവിധേയമാക്കിയാല്‍ ഇത്തരം വിമര്‍ശനങ്ങളുടെ ധാരാളം ചരിത്രപാഠങ്ങള്‍ വായിച്ചെടുക്കാന്‍ യാതൊരു പ്രയാസവുമില്ല. ഭാഗം 7 അഹ്ലുസ്സുന്നയും വിമര്‍ശകരും IV വിമര്‍ശനത്തിന്റെ കുന്തമുന അഹ്ലുസ്സുന്നക്കു നേരെ തിരിച്ചു വെച്ച് നിദ്രാവിഹീനങ്ങളായ കണ്ണുകളോടെ കൊത്തി വലിക്കാന്‍ അവസരത്തിന് കാത്തിരിക്കുന്ന ഒരു പാട് വിഭാഗങ്ങളുണ്ട്. ഇസ്ലാമിന്റെയും മുസ്ലിമ്കളുടെയും സംരക്ഷകരും, പ്രചാരകരും സുന്നത്തിന്റെ അവകാശികളുമായി വേഷം കെട്ടിയാടുന്ന ഈ വിഭാഗങ്ങളെല്ലാം താന്താങ്ങളുടെ സംഘടനയുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍മാര്‍ എന്നതില്‍ കവിഞ്ഞു മറ്റൊരു വിശേഷണത്തിനും യോഗ്യരോ അര്ഹരോ അല്ല. പല നാട്ടിലും പല വിശേഷണങ്ങളിലുടെയും ഇവര്‍ അഹ്ലുസ്സുന്നയെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത്, ഇവരുടെ സങ്കുചിതമായ സംഘടനാ താല്പര്യത്തിന്റെ പേരില്‍ മാത്രമാണ്. സത്യത്തിന്റെ വാഹകരും അതിന്‍റെ സഹചാരികളുമാണെന്ന് സാധാരണക്കാരെ തെറ്റിധരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുള്ള ഇവരുടെ വിമര്‍ശന ശരങ്ങളില്‍ നിന്ന്, രക്ഷപ്പെടുകയെന്നത് അചിന്ത്യമത്രെ. സംഘടനയില്ലാത്ത സംഘടനക്കാര്‍, യമനീ ത്വരീഖതുകാര്‍ , സുബൈരികള്‍, തുടങ്ങി, ഒരു മനുഷ്യന്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു പാട് വിളിപ്പേരുകളും വിശേഷണങ്ങളും അവര്‍ അഹ്ലുസ്സുന്നക്കാര്‍ക്ക് ചാര്‍ത്തി നല്‌കിയിട്ടുണ്ട്. ഈവക വിളിപ്പേരുകളോ, ആക്ഷേപങ്ങളോ വാസ്തവത്തില്‍ മനസ്സിലാക്കിയ യാഥാര്‍ത്യങ്ങളില്‍ നിന്ന് പിന്തിരിയാനോ, വിമശകര്‍ക്ക് നേരെ പ്രത്യാക്രമണത്തിന്റെ ആയുധത്തിന് മുര്‍ച്ച കുട്ടാനൊ തുനിയാതെ, മനസ്സിലാക്കിയ സത്യം, വിമര്‍ശകരുടെ മനോമുകുരത്തില്‍ എങ്ങിനെ നിശബ്ദമായി മുളപ്പിക്കാം എന്ന് മാത്രമേ ഒരു യഥാര്‍ത്ഥ സലഫി ആലോചിക്കുകയുള്ളൂ. പക്ഷെ ഈ നിശബ്ദ പ്രാര്‍ത്ഥന പോലും മനസ്സിലാക്കാന്‍ കഴിയാത്ത, പാവം സംഘടനക്കാരന്‍ തല പുണ്ണാക്കുന്നത് "ഇവരുടെ കാര്യം മഹാ കഷ്ടം" എന്നാലോചിച്ചു കൊണ്ടാണ്. ഏതു വിമര്‍ശനത്തിനും ഞൊടിയിടയില്‍ മറുപടി നല്‍കിയും, കൊടുത്തും ശീലിച്ചവരില്‍ നിന്ന് ഇത് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. സത്യത്തിന്റെ ശക്തി എത്ര മാത്രം ബലിഷ്ഠവും, സ്ഥായീഭാവവുമുള്ളതുമാണെന്ന് മനസ്സിലാക്കാന്‍ വേണം ഒരരിവു. അസത്യത്തിന്റെ കൂത്തരങ്ങില്‍ കെട്ടിയാടുന്നവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുള്ളതും ഈ അറിവ് തന്നെയാണ്. ഇവിടെ സത്യമെന്ന് പറയുമ്പോള്‍, ഞാനുദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ ദീന്‍ അതു പോലെ സ്വീകരിക്കലും, സുന്നത്തിനെ പിന്‍പറ്റലുമാണ്. അസത്യമെന്ന് പറഞ്ഞാല്‍, സുന്നത്തിനു എതിരായത് സ്വീകരിക്കലും, ഹവയെ അഥവാ ബിദ്അത്തിനെ പിന്‍പറ്റലും, സഹായിക്കലുമാണ്. ബിദ്അത്തെന്നു പറഞ്ഞാല്‍, ഫജര്‍ നമസ്കാരത്തില്‍ ഖുനുത്തു ഓതലും, നമസ്കാരാനന്തര കുട്ടുപ്രാര്തഥനയും, തുടങ്ങി ഏതാനും ചില കര്മാപരമായ ബിദ്അത്തുകള്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയും അരുതു. നബി ചര്യക്ക്‌ വിരുദ്ധമായ കാര്യങ്ങള്‍ ദീന്‍ എന്ന നിലയില്‍, സ്വീകരിക്കുകയും പുണ്യം പ്രതീക്ഷിക്കുകയും ചെയ്‌താല്‍ അത് ബിദ്അതായ്തീര്‌ന്നു. അതിന്റെ സ്ഥിരീകരണത്തിനു എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും. ഒരു പാട് നന്മകള്‍ ചെയ്യുന്ന ഞങ്ങളുടെ സംഘടനയെ നിങ്ങളെന്തിനു എതിര്‍ക്കുന്നു എന്നാണു ചിലരുടെ ചോദ്യം. ഓരോ സംഘടനക്കാരനും തങ്ങളുടെ സംഘടന തങ്ങളോടു നല്ലത് മാത്രമേ കല്പിക്കുന്നുള്ളൂവെന്ന മുന്‍വിധിയുള്ളവനാണ്. ഒരു സജീവ പ്രവര്‍ത്തകന്‍ ഒരിക്കലും നേതൃത്വത്തിന്റെ തീരുമാനങ്ങളെയോ, വീക്ഷണങ്ങളെയോ സംശയദൃഷ്ടിയോടെ സമീപിക്കില്ലായെന്ന ബോധ്യമാണ് സംഘടനയുടെ കരുത്ത്. സുന്നത്തിനു എതിരായ പലതും ഈ ഒരു കരുത്തിന്റെ പിന്‍ബലത്തില്‍ അംഗീകരിക്കപ്പെടുകയും എതിര്‍ക്കപ്പെടാത്ത നിലയില്‍ ജനങ്ങളില്‍ വ്യാപിക്കുകയും ചെയ്യുന്നു. ഇവിടെയാണ്‌ സാധാരണ ജനങ്ങളെ സംഘടന സൌകര്യപുര്‍വ്വം വഞ്ചിക്കുന്നതു. "നല്ലതെന്ന്" കരുതി പ്രചരിപ്പിക്കപ്പെടുന്ന പലതും ശറഈ വീക്ഷണ കോണിലുടെ സമീപിക്കുമ്പോള്‍ തള്ളേണ്ടതോ തിരുത്തേണ്ടതോ ആണെന്ന് ബോധ്യമാവും. സംഘടനക്കാര്‍ പ്രചരിപ്പിക്കുന്ന പല "നന്മകളുടെയും" വസ്തുത ഇതാണ്. ഇനി ചില നന്മകള്‍ ഉണ്ടെന്നു സമ്മദിച്ചാല്‍ തന്നെ, സംഘടനയെന്ന തിന്മയെ വിമര്‍ശന മുക്തമാക്കാന്‍ കഴിയുമോ ? അങ്ങിനെയാവുമ്പോള്‍ ഒരു സംഘടനയെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന് വരണം. കാരണം, തീരെ നന്മയില്ലാത്ത സംഘടനകളുണ്ടാവില്ലല്ലോ? അപ്പോള്‍ നന്മയുടെ തുക്കം നോക്കിയല്ല വിമര്‍ശനം വേണ്ടതെന്നര്‍ത്ഥം. മറിച്ചു സുന്നത്തില്‍ അധിഷ്ടിതമാണോ എന്ന് പരിശോധിച്ചു കൊണ്ടാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, നന്മകളുടെ ആധാരം, അള്ളാഹുവിന്റെ ദീന് ആണ്. അതിനു പകരം മനുഷ്യബുദ്ധിയെ അവലമ്പമാക്കുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. സംഘടന ഇസ്ലാമിക ദഅവത്തിന് ഉള്ള ശറഈ ആയ മാര്‍ഗം ആണെന്ന് ആരാണ് പറഞ്ഞത്? അല്ലാഹു പറഞ്ഞോ? നബി സ്വല്ലല്ലാഹു അലൈഹി വസല്ലം കാണിച്ചു തന്നോ? സ്വഹാബത്തും താബിഉകളും അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? അഹ്ലുസ്സുന്നതിന്റെ പൌരാണികരോ ആധുനികാരോ ആയ പ്രാമാണികരായ ഉലമാക്കല്‌ ആരെങ്കിലും പറഞ്ഞതായി ഉണ്ടോ? എവിടെയുമില്ല, എന്നല്ല, പ്രമാണങ്ങള്‍ മുമ്പില്‍ വെച്ച് പഠനം നടത്തുമ്പോള്‍, ദഅവത്തിന് വേണ്ടി സംഘടനയുണ്ടാക്കാന്‍ പാടില്ലായെന്നാണ് കിട്ടുക. മറിച്ചുള്ള വാദം പ്രമാണവിരുദ്ധമായ കേവല ബുദ്ധിയുടെതും യുക്തിയുടെതും മാത്രമാണ്. ഇതാണ് സംഘടനകള്‍ വിമര്ശിക്കപ്പെടാനുള്ള അടിസ്ഥാന ഹേതു. ഭാഗം 8 അഹ്ലുസ്സുന്നയും വിമര്‍ശകരും V ​ സംഘടനയില്ലാതെ പ്രവര്‍ത്തിക്കുന്ന തബ്ലീഗ് ജമായത്തും സംഘടന പാടില്ലായെന്നു പറയുന്നവരും തമ്മില്‍ എന്ത് വിത്യാസമാണെന്നാണ് ചിലരുടെ സംശയം. ഇത് ശരിയാണല്ലോയെന്നു ചിലരെങ്കിലും ആലോചിക്കുകയും ചെയ്തെക്കാം. പക്ഷെ നൂറ് ശതമാനവും തെറ്റായ ഒരു നിഗമനമാണിത്. കാരണം, തബ്ലീഗ് ജമായത്തിന് സംഘടനാ സെറ്റപ്പ് പ്രകടമായി ഇല്ലെങ്കിലും, കൃത്യമായ നേതൃത്വവും അനുസരണയുള്ള അനുയായികളുമായി, അവരുടേതായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നുവെന്ന് നിരീക്ഷകര്‍ക്കറിയാം. എന്നാല്‍, അടിസ്ഥാനപരമായ അന്തരം ഇതല്ല. അതായത്, അഹ്ലുസ്സുന്നയുമായി തബ്ലീഗ് ജമായത്ത് വേര്‍തിരിയുന്നത് അവര്‍ പിന്തുടരുന്ന മന്‌ഹജിലാണ്. അല്ലാഹുവിന്റെ കിതാബും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തും, സലഫുകള്‍, അഥവാ സ്വഹാബത്ത് എങ്ങിനെ മനസ്സിലാക്കുകയും അമല്‍ ചെയ്യുകയും ചെയ്തോ എന്ന് പരിശോധിച്ച് കൊണ്ട്, അവരുടെ പാതയാണ് അഹ്ലുസ്സുന്ന സ്വീകരിക്കുന്നതെങ്കില്‍, തബ്ലീഗ് ജമായത്തിനു പ്രമാണങ്ങളെക്കുറിച്ചോ മന്ഹജിനെക്കുറിച്ചോ വളരെ കുറഞ്ഞ അറിവ് മാത്രമെയുള്ളൂ. പത്തോ ഇരുപതോ കൊല്ലം തബ്ലീഗ് ജമായതിന്റെ കൂടെ നടക്കുകയും, വര്‍ഷത്തില്‍ മാസങ്ങളോളം "ജമായത്ത്" പോവുകയും ചെയ്യുന്ന ഒരാളോട് ലാ ഇലാഹ ഇല്ലള്ളാ എന്നതിന്റെ അര്‍ഥം ചോദിക്കണമെന്നില്ല. നിങ്ങള്‍ ആരെയാണ് പിന്തുടരുന്നത്? നിങ്ങളുടെ മന്ഹജ് എന്താണ് എന്നൊക്കെ ചോദിച്ചാല്‍ തന്നെ അയാള്‍ നിസ്സഹായമായ ഒരു നോട്ടമായിരിക്കും നിങ്ങള്ക്ക് മറുപടിയായി നല്‌കുക. നമസ്കാരത്തിന് പ്രോത്സാഹനം നല്‍കുകയും, ദിക്റിന്റെ മഹത്വം ഓര്‍മിപ്പിക്കുകയും സ്നേഹപുര്‍വ്വം സംസാരിക്കുകയും നല്ലത് പറയുകയും, പരമാവധി വസ്ത്രം കയറ്റിയുടുത്തു താടി നീട്ടി വളര്‍ത്തുകയും ചെയ്ത ആളെ കാണുമ്പോള്‍ , അയാളോട് സഹതാപം തോന്നുകയും, സാത്വികന്‍ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യേണ്ടതില്ല. കാരണം, കേവലം ബാഹ്യമായ ഭാവഹാവാതികളെക്കാള്‍ പ്രാധാന്യം ഒരാളിലെ വിശ്വാസത്തിനാണ്, അയാള്‍ സ്വീകരിച്ച മന്‌ഹജിനാണ്. യഥാര്‍ത്ഥ വഴിയില്‍ നിന്ന് വ്യതിചലിച്ചു പോയ ഖവാരിജുകള്‍, അവരുടെ നമസ്കാരവും നോമ്പും മറ്റു സല്‍കര്‍മ്മങ്ങളും സ്വഹാബതിന്റെതിനേക്കാള്‍ മികച്ചതാണെന്ന് പോലും തോന്നുന്ന വിധത്തിലുള്ളതായിരുന്നു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വധിക്കാന്‍ കല്പിച്ച ആളുടെ നമസ്കാരവും ഭക്തിയും കണ്ട് അബൂബക്കറും ഉമറും ( രദിയല്ലാഹു അന്ഹുമാ) വധിക്കാതെ തിരിച്ചു വരുന്നു. അത്രയ്ക്ക് ഭക്തിയുള്ളവരായിരുന്നു ഖവാരിജുകള്‍. പക്ഷെ അവരുടെ അഖീദ, അങ്ങേയറ്റം പിഴച്ചതും. പിഴച്ച അഖീദയില്‌ എടുക്കപ്പെട്ടതായിരുന്നു അവരുടെ അമലുകള്‍. ധാരാളമായി അമലുകള്‍ ചെയ്യുന്നുവെന്നതോ, ബാഹ്യരൂപമോ, പ്രകടമായ തഖ്‌വയോ കൊണ്ട് മാത്രം ആരുടേയും മന്ഹജ് ശരിയാണ് എന്ന് പറയാനും വിലയിരുത്താനും കഴിയില്ല. സംഘടനക്കാരന് ഉള്ളതിനേക്കാള്‍ കഠിനമായ പക്ഷപാതിത്വം ഉള്ളവനാണ് ഒരു തബ്ലീഗ്കാരന്‌. സുന്നത്തുകളെക്കുറിച്ചും, അത് പ്രയോഗവല്‍ക്കരിക്കേണ്ട രീതിയെക്കുറിച്ചും പറയുമ്പോള്‍, അവന്‍ ഒരു നല്ല കേള്‍വിക്കാരനായിരിക്കും. എന്നാല്‍ പറഞ്ഞതില്‍ ഒന്ന് പോലും അയാളുടെ തലയിലേക്ക് കയറിയിരിക്കില്ല ! സംഘടനക്കാരന്‍ എതിര്‍ത്ത് നില്‌ക്കും. ആ എതിര്‍പ്പ് ആശാവഹമാണ്. വിഷയത്തോട് പ്രതികരിക്കുന്നുവെന്നതു ശുഭ സുചകമാണ്. അതാണ്‌ തബ്ലീഗുകാരന്റെ പക്ഷപാതിത്വം അതികഠിനമാണെന്ന് പറഞ്ഞത്. എതിര്‍ക്കാതിരിക്കുകയെന്നത് അവന്റെ ഒരു സുത്രവും. ! ദീനിനെക്കുറിച്ചും, സുന്നത്തിനെക്കുറിച്ചും, സാമാന്യത്തില്‍ കുറഞ്ഞ അറിവും, അവ പഠിക്കാന് അതിന്റെ അവകാശികളിലെക്ക് എത്താന്‍ പോലുമുള്ള ആശയദാരിദ്ര്യം വേണ്ടുവോളവുമുള്ള ഒരു തബ്ലീഗ് ജമായതുകാരന്‍ മുസ്ലിം പൊതു സമുഹത്തിന് ഏറെ അപകടകാരിയാണ്. ഭാഗം 9 അഹ്ലുസ്സുന്നയും വിമര്‍ശകരും VI സംഘടന ഇല്ലാതെ എങ്ങിനെ ദഅവത്തു നടത്തും? ഈ ചോദ്യം കേള്ക്കാത്ത സലഫികൾ കുറവായിരിക്കും. മത സംഘടനകള്ക്ക് തഴച്ചു വളരാൻ കേരളം പോലെ വളക്കുറുള്ള മണ്ണ് ലോകത്ത് വേറെ കാണില്ല. അത്രയ്ക്ക് ഞൊടിയിടയിൽ ജന്മം കൊള്ളുകയും തള്ളയേത് പിള്ളയേത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ വളര്ന്നു തടിച്ചു കൊഴുക്കുകയും ചെയ്യുന്നു ഇവിടെ മത സംഘടനകൾ. വളര്ച്ചക്കനുസരിച്ചു ശാഖകളും ഉപശാഖകളുമായി പന്തലിച്ചു മത വൃത്തവും കടന്നു സാമുഹ്യ രാഷ്ട്രീയ മേഖലകൾ കൂടി കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. മുകളിലെ ചോദ്യം ഉന്നയിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം സംഘടനയിൽ നിന്ന് മുക്തമായ ഒരു ദീനും സുന്നത്തും ദഅവത്തുമൊന്നും അവനു ഊഹിക്കാൻ പോലും കഴിയില്ല. അത്രയ്ക്ക് ദീനിന്റെ ഒഴിച്ചുകുടാൻ പറ്റാത്ത അവിഭാജ്യ ഘടകമായി സംഘടന മാറിയിട്ടുണ്ട്, അല്ലെങ്കിൽ മാറ്റിയിട്ടുണ്ട്. അതിന്റെ തട്ടകത്തിലാണ് അവൻ ജനിച്ചതും പിച്ചവെച്ചതും വളർന്നതുമെല്ലാം. കേരളത്തിന്റെ എല്ലാ മുക്ക് മൂലകളിലും ശാഖകൾ ഇല്ലാത്ത ഒരു മതസംഘടനയും ഇല്ല. ഏതെങ്കിലും ഒന്നിൽ ഭാരവാഹിത്വമോ ഏറ്റവും കുറഞ്ഞത്‌ അംഗത്വമോ എങ്കിലും ഇല്ലാത്ത ആളുകൾ അപുർവ്വങ്ങളിൽ അപുർവ്വവും. സംഘടനയുമായി ബന്ധമില്ലെങ്കിൽ ജീവിക്കാൻ പോലും പ്രയാസം നേരിടേണ്ടി വരുമെന്ന് അവർക്കറിയാം. ഈ പശ്ചാത്തലത്തിൽ നിന്ന് വേണം മുകളിലെ ചോദ്യത്തെ വിലയിരുത്താൻ. മത സംഘടനകളുടെ സാമുഹിക ഇടപെടലുകൾ സാധാരണക്കാരെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണ്. സമുഹത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക-ആതുര സേവന രംഗങ്ങളിലേക്കുള്ള സംഘടനകളുടെ കടന്നു കയറ്റം അവയുടെ വളർച്ചയെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഇത് അവർ നന്നായി മനസ്സിലാക്കുകയും മുതലെടുക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. പൊതു മനസ്സുകളിൽ, കേവലം തൗഹീദും സുന്നത്തും പറഞ്ഞാൽ കിട്ടാത്ത സ്വീകാര്യത, പരിസര മലിനീകരണത്തെക്കുറിച്ചും, ജലസ്രോദസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പറഞ്ഞാൽ കിട്ടും. മതപരമായ ഒരറിവുമില്ലെങ്കിലും, ഒരു ചാനൽ ചർച്ചയോ, ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിന്റെ കവർ സ്റ്റോറിയോ കണ്ടാൽ വിഷയ ദാരിദ്ര്യവും തീര്ന്നു കിട്ടും. പൊതു ജനങ്ങളെ സംബന്ധിച്ചേടത്തോളം, അവർ കടന്നു ചിന്തിക്കുകയും സംഘടനക്കാരുടെ ഏനക്കേടുകൾ പെട്ടെന്ന് കണ്ടു പിടിക്കുകയും ചെയ്യില്ലായെന്നുമുള്ള ബോധ്യം തങ്ങൾക്കു അനുകൂല ഘടകമായി അവർ വ്യാഖ്യാനിക്കുന്നു. ഒരു സലഫി ചിന്തിക്കുന്നത് മറിച്ചാണ്. തൗഹീദിന്റെയും സുന്നത്തിന്റെയും പ്രഭ പരത്താൻ മറ്റാരുമില്ലാത്ത ഒരു നാട്ടിൽ, ദീനിനെക്കുറിച്ചു ഒരറിവുമില്ലാത്ത ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്നതും, ഒരുപാട് ആളുകൾ ചെയ്തു കൊണ്ടിരിക്കുന്നതുമായ ഉപരി സൂചിത മേഖലകളിൽ അവർ തന്നെ നിലകൊള്ളട്ടെ. അല്ലാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തും സംരക്ഷിക്കുകയും അവ ജീവിതത്തിൽ പകർത്തുകയും, അടുത്ത തലമുറക്ക്‌ കൈമാറാൻ അദ്ധ്വാനിക്കുകയും ചെയ്യുന്ന ന്യുനപക്ഷത്തിന്റെ കുടെയാവട്ടെ എന്റെ ഊർജം. ഈ ചിന്തയല്ല ആധുനിക നവോഥാന സംഘടനകൾ പങ്കു വെക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ മാത്രമേ ഒരു സാധാരണക്കാരന് സലഫിയുടെ മഹത്വം ഉൾകൊള്ളാൻ കഴിയൂ. ദഅവത്ത് നടത്താൻ വേണ്ടത് ദീനിനെക്കുറിച്ചുള്ള അറിവാണെന്ന്, ഒരു സംഘടനക്കാരനും ഇത് വരെ പൊതു ജനങ്ങൾക്ക്‌ പറഞ്ഞു കൊടുത്തിട്ടില്ല. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ, പണ്ടിതന്മാരെന്നു പറയപ്പെടുന്നവരെല്ലാം സംഘടനാ പ്രവർത്തകരായ നിലക്കാണ് സാധാരണക്കാർ കണ്ടിട്ടുള്ളത്. ഇതിനപ്പുറം ചിന്തിക്കാനോ, കിതാബുകൾ പരിശോധിക്കാനോ ഉള്ള സാങ്കേതിക ജ്ഞാനം അവർക്കൊട്ടില്ലതാനും. ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇമാം മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബ് - രഹിമഹുമുല്ലാഹ്- തുടങ്ങിയ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കളെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചതല്ലാതെ, ഉലമാക്കൾ ആരെന്നോ ദീനിൽ അവർക്കുള്ള സ്ഥാനം എന്തെന്നോ അവരോടുള്ള ഹുഖൂഖുകളും അദബുകളും എങ്ങിനെയെന്നോ ഇവർ സ്വയം മനസ്സിലാക്കുകയോ മറ്റുള്ളവരെ പഠിപ്പിക്കാൻ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. ആളെക്കൂട്ടുകയും, അവരുടെ തലയെണ്ണി ആദർശത്തിന്റെ സത്യസന്ധതയും, സ്വീകാര്യതയും സ്ഥാപിക്കാൻ പ്രത്നിക്കുകയും, വിനോദ മാധ്യമങ്ങളിലെ നായകന്മാരെ ഓർമിപ്പിക്കുന്ന വിധത്തിൽ , ചില വ്യക്തികളെ കേന്ദ്രീകരിച്ച് "ഫാൻസ്‌ അസോസിയേഷൻ " മാമാങ്കങ്ങളായി (( ദഅവത്തു)) പരിണമിക്കുകയും ചെയ്ത ആധുനിക നവോഥാന പ്രസ്ഥാനങ്ങളുടെ മുഖം എത്ര വികൃതമല്ല? ഓരോരുത്തരും പ്രവർത്തിക്കുന്ന സംഘടനയാണ് അണികളുടെ ആദർശ-വിശ്വാസങ്ങൾ നിശ്ചയിക്കുന്നത് എന്ന അവസ്ഥ വരുമ്പോൾ, സ്വാഭാവികമായും സംഘടനയില്ലാതെ ദീനി ദഅവത്തു അസംഭവ്യം എന്ന ധാരണയുണ്ടായിത്തീരുന്നു. ഒരു സലഫിയുടെ ക്ഷമയും ഗുണകാംക്ഷയും അനിവാര്യമാക്കുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നത്രെയിതു. സത്യം ഏറ്റവും നന്നായി അറിയുന്നവരും, മുസ്ലിംകളോട് ഏറ്റവും കരുണയുള്ളവരുമായ സലഫികൾ ക്ഷമ കാണിച്ചില്ലെങ്കിൽ മറ്റാരുണ്ട് അവരോടു ക്ഷമ കാണിക്കാൻ? കേരളത്തിന്റെ "ഠ" വട്ടത്തിനേക്കാൾ വിസ്തൃതിയും, സംഘടനകളുടെ ചരിത്രത്തെക്കാൾ പാരമ്പര്യവും സലഫീ ദഅവത്തിന് ഉണ്ടെന്ന് മുസ്ലിം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ, സംഘടനക്കാരൻ അവരുടെ മനസ്സുകളിൽ തീർത്ത കരിമ്പടങ്ങൾ അഴിച്ചു മാറ്റെണ്ടതുണ്ട്. അതിനു മുമ്പ് , അവരോടു നടത്തുന്ന ഏതു തരത്തിലുള്ള ഇടപെടലുകളും കാര്യമായ ഫലം പ്രദാനം ചെയ്യില്ല. അഹ്ലുസ്സുന്നതിന്റെ ഉസൂലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്, പ്രമാണങ്ങൾ നിരത്തി സംവദിക്കുമ്പോൾ, ഭൌതിക താൽപര്യങ്ങളാൽ പ്രലോഭിതമാവാത്ത മനസ്സുകൾ ആരോഗ്യകരമായി തന്നെ പ്രതികരിക്കും എന്നതാണ് അനുഭവ പാഠം. ഭാഗം 10 അഹ്ലുസ്സുന്നയും വിമർശകരും V നദ് വത്തുൽ മുജാഹിദീനെ കൂടുതലായി വിമർശിക്കുന്നു ? ! എന്തിനാണ് നിങ്ങൾ കെഎന്നെമ്മിനെ ഇത്ര ശക്തമായി വിമർശിക്കുന്നത്? ശിർക്കും ബിദ്അത്തും പരസ്യമായി പ്രചരിപ്പിക്കുകയും അതിനു ചുക്കാൻ പിടിക്കുകയും ചെയ്യുന്നവരേയും, മതരാഷ്ട്ര വാദികളായ ജമാഅത്തിനെയും വിമർശിക്കുന്നതിൽ കൂടുതൽ നദ് വത്തിനെ നിങ്ങൾ ഫോക്കസ് ചെയ്യുന്നത് എന്തിന്നാണ്? മുസ്ലിം സമൂഹത്തിൽ എന്ത് മാത്രം നന്മകൾ ഈ പ്രസ്ഥാനം ചെയ്തിട്ടുണ്ട്? ........ഇങ്ങിനെ പോകുന്നു ചോദ്യങ്ങൾ. വാസ്തവത്തിൽ,പ്രത്യേകമായി ഒരു സംഘടനയെയോ പ്രസ്ഥാനത്തെയോ മുഖ്യ ശത്രുവായി കാണുകയോ അതിനെ എന്തെങ്കിലും താല്പര്യത്തിന്റെ പേരിൽ വിമർശിച്ചു നിലം പരിശാക്കുകയെന്നത് ലക്ഷ്യമായി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ, സുന്നത്തിനു എതിരാവുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും തിരുത്തൽ നിർദേശിക്കുകയും ചെയ്യുമ്പോൾ, പ്രസ്ഥാനത്തിന്റെ പേരോ മേൽവിലാസമോ അവർ ചെയ്ത സേവനമോ മുൻനിർത്തി, പറയേണ്ട കാര്യങ്ങൾ മൂടി വെക്കുകയോ, മറച്ചു വെക്കുകയോ ചെയ്യാറില്ല. അത് ഇസ്ലാം ദീനിനോടും സുന്നത്തിനോടുമുള്ള ഗുണകാംക്ഷയുടെ പേരിൽ മാത്രമാണ്. എന്നാൽ മറ്റു സംഘടനകളെക്കാൾ കൂടുതലായി കെ എന്നെമ്മിനെ വിമർശിക്കുന്നു എന്നത് കഴമ്പില്ലാത്ത ഒരു ആരോപണം മാത്രമാണ്. ചില വിഷയങ്ങളിൽ വിമർശിക്കുമ്പോൾ നദ് വത്തിനു മറ്റുള്ളവരേക്കാൾ കൂടുതൽ പരിക്കേൽക്കാം. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന് : കേരളത്തിൽ ഖുർആനും സുന്നത്തും സലഫുകളുടെ മാർഗം അഥവാ മൻഹജ് സ്വീകരിച്ചു കൊണ്ട് ദഅവത്തു നടത്തുന്നത് അവരാണ് എന്ന്, അവർ അവകാശപ്പെടുന്നു. അത് കേവലം ഒരു അവകാശ വാദം മാത്രമാണെങ്കിലും,അതിനു ഒരു സ്വീകാര്യത ഉണ്ട്. ഇവരുടെ അവകാശ വാദം ശരിയാണെന്ന് തെറ്റിദ്ധരിച്ചു സാധാരണക്കാരായ ആളുകൾ ഇവരുടെ കെണിയിൽ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വളരെ അപകടകരമായ കാര്യമാണ്. നേരെ മറിച്ച്, കേരളത്തിൽ മറ്റൊരു സംഘടനയും ഇവരെപ്പോലെ " ഖുർആനും സുന്നത്തും സലഫുകളുടെ മാർഗവും സ്വീകരിക്കുന്നു" എന്നവകാശപ്പെടുന്നില്ല. !! ഏറ്റവും ശരിയാണെന്ന് മനസ്സിലാക്കി സ്വീകരിച്ചിട്ടു അങ്ങിനെ അല്ലെങ്കിൽ ഉള്ള അപകടം എന്തായിരിക്കും? ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ, മറ്റു സംഘടനകളുടെ അപകടം, ഒരു സത്യാന്വേഷിയായ സാധാരണക്കാരനെ എളുപ്പം പറഞ്ഞു ബോധ്യപ്പെടുത്താൻ സാധിക്കും . ഖുർആനും ഹദീസും ഉദ്ധരിച്ചു കൊണ്ട്, ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുകയും, അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന ഖുബൂരികളുടെയും സൂഫികളുടെയും യഥാർത്ഥ ചിത്രം വരച്ചു കാട്ടുക എളുപ്പമാണ്. തൗഹീദിന്റെ പ്രാധാന്യവും അതിനെ അവഗണിക്കുമ്പോഴുള്ള അപകടവും ചൂണ്ടിക്കാട്ടി മതരാഷ്ട്രവാദത്തെയും ഖണ്ടിക്കാം. എന്നാൽ ഒരേ സമയം സലഫിയ്യത്തു അവകാശപ്പെടുകയും ശിർക്കിനെയും ബിദ്അത്തിനെയും മത രാഷ്ട്രവാദത്തെയും എതിർക്കുകയും ചെയ്യുന്ന കെഎന്നമിന്റെ മൻഹജിലുള്ള വക്രത സാധാരണക്കാരനെ ബോധ്യപ്പെടുത്താൻ പ്രയാസമാണ്. അത് കൊണ്ട് തന്നെ കെ എന്നം കൂടുതലായി മൻഹജിയായ ഖണ്ടനത്തിനു അർഹത നേടുന്നതിൽ അൽഭുതമില്ല. രണ്ട് കേരളത്തിൽ നിലവിലുള്ള മറ്റേതു സംഘടനയെക്കാളും സലഫിയ്യത്തിലേക്ക് "അടുത്ത്" നിൽക്കുന്നത് നദ് വത്തുൽ മുജാഹിദീൻ ആണ്. ഈ അഭിപ്രായം ആരും തെറ്റിദ്ധരിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്യേണ്ടതില്ല. അത് കൊണ്ടാണ് അടുത്ത് എന്ന വാക്ക് പ്രത്യേകമായി നൽകിയത്. അടുത്ത് നിൽക്കുന്നു എന്ന് പറഞ്ഞാൽ അകത്തു എന്നർത്ഥമില്ലല്ലോ. ! അപ്പോൾ, മറ്റാരെക്കാളും സലഫിയ്യത്ത് മനസ്സിലാകാനും ഉൾക്കൊള്ളാനുമുളള സാധ്യതയും സാഹചര്യവും കെ എന്നെമ്മിനുണ്ട്. അള്ളാഹുവിന്റെ ഹിദായത്ത്, ആർക്കു, എങ്ങിനെയാണ് വന്നെത്തുകയെന്നു പ്രവചിക്കാൻ കഴിയില്ലല്ലൊ. ഒരു നിമിഷത്തെ ഓർമ്മപ്പെടുത്തൽ മാറി ചിന്തിക്കാനുള്ള തൗഫീക്ക് ലഭിക്കാൻ സഹായകാവുമെങ്കിൽ, അത് തീർച്ചയായും സ്തുത്യർഹം തന്നെ. ​ പ്രമാണങ്ങളോടുള്ള അവരുടെ സാമീപ്യം, സത്യം പൂർണ്ണമായി സ്വീകരിക്കാനും സലഫുകളുടെ മൻഹജ് അക്ഷരാർത്ഥത്തിൽ പിന്പറ്റാനും പ്രചോദനമാകട്ടെയെന്നു തന്നെയാണ് പ്രാർത്ഥന. ഭാഗം 11 അഹ്ലുസ്സുന്നയും വിമർശകരും VI കേരളത്തിൽ പണ്ടിതന്മാരില്ലേ? ശറഇയ്യായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ഉലമാക്കളിലേക്ക് മടക്കുകയെന്ന കുറ്റമറ്റ രീതി കേരളത്തിലെ മതപ്രബോധകർക്ക് കേട്ടു കേൾവി പോലുമില്ല. ആകാശത്തിന് താഴെയുള്ള ഏതു വിഷയവും വഴങ്ങുകയും, തെറ്റായാലും, ശരിയായാലും, അഭിപ്രായം പറഞ്ഞു ഞെളിയുകയും ചെയ്യുന്നതിൽ പലർക്കും യാതൊരു ലജ്ജയുമില്ല. മതപരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പാലിക്കാത്തതിന്റെ പേരിൽ ഉണ്ടായിട്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ല. മത വിഷയങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത ആളുകൾ, വിവരമുള്ളവരെപ്പോലെ, ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ, ആശയ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു. അത് ഒഴിവാക്കാനുള്ള ഏക മാർഗം, വിഷയം, അതിന്റെ അഹ്ലുകാരായ ഉലമാക്കളിലേക്ക് മടക്കുകയെന്നതാണ്. അത് പറയുമ്പോഴൊക്കെ, പറയുന്നവർക്ക് നേരെ ഉറഞ്ഞു തുള്ളിയ്യാണ് സംഘടനക്കാര്ക്ക് ശീലം. ഏതു മസ്അലയായാലും, അത് ഉലമാക്കളിലേക്ക്, വിശിഷ്യ, കിബാറിലേക്ക് മടക്കുമ്പോൾ പല ഗുണങ്ങളുമുണ്ട്‌. അതിൽ ഏറ്റവും പ്രധാനമായി, നാം മൻഹജ് പിൻപറ്റുന്നുവെന്നുള്ളതാണ്. സലഫുകൾ, മതപരമായ തീരുമാനങ്ങൾക്ക് കൂട്ടത്തിലെ ഏറ്റവും ഇൽമുള്ള ആളെയായിരുന്നു അവലമ്പിച്ചിരുന്നത്. ഒരിക്കലും അവർ ഏതെങ്കിലും ഒരഭിപ്രായം സ്വീകരിക്കുക എന്ന നിലവാരത്തിലേക്ക് തരം താണിരുന്നില്ല. സുന്നത്തിനു അവർ വലിയ പ്രാധാന്യം കൽപിക്കുകയും, ഇൽമുള്ളവരെ ആദരിക്കുകയും ചെയ്തിരുന്നു. രണ്ടാമതായി, ഇജ്തിഹാദ് ചെയ്യാൻ യോഗ്യതയുള്ളവരായ ആളുകൾ അത് നിർവ്വഹിക്കുമ്പോൾ, സാധാരണക്കാർക്ക് ഉത്തരവാദിത്ത്വം ഒഴിവാവുകയും, വിഷയത്തിൽ തൃപ്തികരമായ തീർപ്പാവുകയും ചെയ്യുന്നുവെന്നുള്ളതാണ്. എന്നാൽ, "ഇവിടെ പണ്ടിതന്മാരില്ലേ" എന്ന് ചോദിക്കുന്നവർ, ഒന്നുകിൽ മതകാര്യങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയാത്തവരോ, നിക്ഷിപ്ത താൽപര്യക്കാരോ ആണ്. ഉലമാക്കളിൽ നിന്ന് കേട്ട് പഠിക്കുകയും, കിതാബുകൾ പരിശോധിച്ചു മസ്അലകൾ വേർതിരിച്ചു മനസ്സിലാക്കുകയും, ദലീലുകൾ മുൻ നിർത്തി അഭിപ്രായം പറയുകയും ചെയ്യുന്ന എത്ര പേരുണ്ട് കേരളത്തിൽ ? ഇമാം അഹ്മദ്, ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് തുടങ്ങിയ ഉലമാക്കളുടെ അഖീദയിലും ഫിഖ്ഹിലുമുള്ള അമുല്യ ഗ്രന്ഥങ്ങൾ കാണുകയും, വായിക്കുകയും, പഠിക്കുകയും ചെയ്തവർ ആരുണ്ട്‌? അഹ്ലുസ്സുന്നതിന്റെ ഉലമാക്കളുടെ ഗ്രന്ഥങ്ങളുമായി ജീവിക്കുന്ന ധാരാളം ആളുകൾ ലോകത്ത് ഉണ്ടെന്ന കാര്യമെങ്കിലും ഇവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ, "ഈ കിബാറുൽ ഉലമയെ എവിടെക്കിട്ടു"മെന്നു ഒരുത്തനും ചോദിക്കുമായിരുന്നില്ല. ദീനിന് ഭുമിശാസ്ത്ര അതിർത്തികളില്ല. വർണ-വർഗ വിവേചനമില്ല. അറബികളെപ്പോലെ അനറബികളും ഇസ്ലാം ദീനിന് മഹത്തായ സേവനങ്ങൾ ചെയ്തിട്ടുണ്ടു. അറബികളിൽ നിന്ന് മാത്രമേ സ്വീകരിക്കൂ എന്ന് ശാഡ്യം ആർക്കെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, നല്ലൊരു ശതമാനം ശറഇയ്യായ ഇൽമും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടുമായിരുന്നു. ശൈഖ് അൽബാനിയോടോ, ഇബ്ൻ ബാസിനോടോ സ്വാലിഹുൽ ഉസൈമീനോടോ തുലനം ചെയ്യാൻ പറ്റുന്ന ഒരാൾക്ക്‌, കേരളം ജന്മം നൽകിയിട്ടില്ലെങ്കിൽ, ശൈഖ് അബ്ദുള്ള ബുഖാരിക്ക് എങ്കിലും സമശീർഷരായ ഒരാളെ നിങ്ങൾ ചൂണ്ടിക്കാണിക്കൂ.- بارك الله في علمهم وعمرهم ونفع بهم المسلمين അവർ വിട്ടേച്ചു പോയ വിജ്ഞാന ശേഖരങ്ങളോട് കിട പിടിക്കുന്ന ഗ്രന്ഥ ശേഖരങ്ങളും, വിവരണ ഗ്രന്ഥങ്ങളും എവിടെ? തൗഹീദും സുന്നത്തും പ്രചരിപ്പിക്കുന്നുവെന്നവകാശപ്പെടുന്ന, മുജാഹിദ് പ്രസ്ഥാനത്തിന്റെ "പണ്ഡിതന്മാർ" كتاب التوحيد എവിടെ? കേരളത്തിൽ ദഅവത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുന്നവർ ചെയ്ത സേവനം എന്താണ്? നൂറു കൊല്ലത്തെ നിങ്ങളുടെ കർമ ഫലമെവിടെ? സംഘടനയുണ്ടാക്കി തമ്മിൽ തല്ലിയെന്നതാണോ നിങ്ങൾ ചെയ്ത സേവനം? കേരളത്തിൽ പണ്ടിതാന്മാരില്ലേ എന്ന് ചോദിക്കുന്നവർ ഇതിനു ഉത്തരം പറയണം. ഉലമാക്കൾ മതത്തിന്റെ കാവൽക്കാരാണ്. മതപരമായ വിഷയങ്ങൾ അവരിലേക്കാണ് മടക്കേണ്ടത്. അവർ ലോകത്ത് എവിടെയാണെങ്കിലും ! ഭാഗം 12 അഹ്ലുസ്സുന്നയും വിമർശകരും V I I സ്ത്രീകളെ കണ്ടു കൂടാത്തവൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ അനുധാവനം ചെയ്യുന്ന ഒരു യഥാർത്ഥ "സുന്നി", മുഹമ്മദ്‌ നബിയെ തന്റെ മാതൃകയായി കാണുകയും പിൻപറ്റുകയും ചെയ്യുന്നു. അന്യ സ്ത്രീകൾ, അതായത്, വിവാഹം അനുവതിക്കപ്പെട്ടവരായ സ്ത്രീകളുമായി ഒരു മുസ്ലിം പുരുഷന് ഇടപഴകുന്നതിനു അനുവതിക്കപ്പെട്ട ശറഇയ്യായ പരിധി ഏതാണ് ? അങ്ങിനെ വല്ല പരിധിയുമുണ്ടോ ? കേരളത്തിലെ ഉൽപതിഷ്ണു പ്രസ്ഥാനങ്ങൾ എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയും ഈ വിഷയത്തിൽ ഇസ്ലാമിക നിയമം പാലിക്കുന്നവരല്ല. " അന്യ സ്ത്രീകളോട് നിങ്ങൾ വല്ലതും ചോദിക്കുകയാണെങ്കിൽ ഒരു മറക്കു പിന്നിൽ നിന്ന് കൊണ്ട് ചോദിക്കുക" , " അവരുടെ അടുക്കൽ നിങ്ങൾ പ്രവേശിക്കാൻ പാടില്ല" , " അവരെ ഒന്നിലധികം തവണ നിങ്ങൾ നോക്കരുത്" , " ഹസ്തദാനം നടത്തരുത്" , തുടങ്ങി എത്രയെത്ര കല്പനകൾ ? ഈ കല്പനകൾക്ക് സംഘടനക്കാർ എന്ത് വിലയാണ് നല്കിയിട്ടുള്ളത്? ദഅവത്തിന്റെ പേരിലും, വിദ്യാഭ്യാസത്തിന്റെ പേരിലും, പുരോഗതിയുടെ പേരിലും, ഉള്പതിഷ്ണുത്വത്തിന്റെ പേരിലും ചെയ്തു കൊണ്ടിരിക്കുന്നത് എന്തെല്ലാമാണ്? അന്യ സ്ത്രീപുരുഷന്മാരും യുവതീ യുവാക്കളും പരസ്പരം കാണാനും സംസാരിക്കാനും ഇടകലരാനും അവസരങ്ങൾ സൃഷ്ട്ടിക്കുകയും ഇസ്ലാം കല്പിച്ച മറ പിച്ചിചീന്താനും സംഘടനക്കാർ വഴിയൊരുക്കി. ഇക്കാര്യം നിഷേധിക്കാൻ ഒരാള്ക്കും കഴിയില്ല. എന്നാൽ, മുകളിൽ പറയപ്പെട്ട ശറഈ കൽപനകൾ , കഴിവിന്റെ പരമാവധി പാലിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാൻ ശ്രമിക്കുന്ന ആളുകൾക്ക്, സംഘടനാ പക്ഷപാതികൾ ചാരത്തി നല്കിയ വിശേഷണമാണ്"സ്ത്രീകളെ കണ്ടുകൂടാത്തവൻ" എന്നത്. സഹോദര പത്നിമാരോ, മറ്റു കുടുംബക്കാരോ, അടുത്ത/അകന്ന അതിഥികളോ ആരായാലും, " മഹ്റം " അല്ലാത്ത സ്ത്രീകൾ എന്ന നിലയിൽ അകലം പാലിക്കുന്നവരെ ആദരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നതിന് പകരം,കേട്ടാലറക്കുന്ന വിശേഷണങ്ങൾ നൽകാൻ സുന്നത്ത് സ്വീകരിക്കുന്ന ഒരാൾക്ക്‌ കഴിയില്ല. മുസ്ലിം സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപഴകുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകൾ പൊതു ജനങ്ങളെ പഠിപ്പിക്കുന്നതിന് പകരം, സ്ത്രീകളെ പരമാവധി പൊതു രംഗത്ത് കൊണ്ടുവരികയും, പരസ്പരം പൊതു വേദികൾ പങ്കു വെക്കുന്നതിൽ മത്സരിക്കുകയുമാണ് ഇവിടെയുള്ള മുസ്ലിം മതസംഘടനകൾ. അന്യ മതസ്ഥരുടെ മുമ്പിൽ സ്ത്രീകളുടെ "അവകാശങ്ങൾ" ഹനിക്കുന്നവരല്ല ഞങ്ങൾ എന്ന് തെളിയിക്കാൻ ഓരോരുത്തരും മത്സരിക്കുന്ന കാഴ്ച ലജ്ജാവഹം തന്നെ. ഖുർആനും സുന്നത്തും അവകാശപ്പെടുന്ന ആളുകൾ എന്ത് കൊണ്ട് സ്ത്രീ ജനങ്ങൾക്ക്‌ ഇസ്ലാം നൽകിയസുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും കവചം നീക്കിക്കളയുന്നു? (( ബഹുഭാര്യാ വൃതം )) ഒന്നിലധികം വിവാഹം കഴിക്കുകയും നിലനിർത്തുകയും ചെയ്യുകയെന്നത് ഇസ്ലാം, പുരുഷന്മാർക്ക് അനുവദിച്ച കാര്യമാണ്. ഏറ്റവും കുറഞ്ഞത്‌ ഏക ഭാര്യാ വ്രതം ഇസ്ലാമിനു അന്യമാണ്. എന്ന് കരുതി എല്ലാവരും നിര്ബന്ധമായും ബഹുഭാര്യാത്വം സ്വീകരിക്കണമെന്നോ, അല്ലെങ്കിൽ ഇസ്ലാം പൂർണ്ണമാവില്ലെന്നോ ആർക്കും അഭിപ്രായമില്ല. ഇസ്ലാമിന്റെ എക്കാലത്തെയും ശത്രുക്കളായ കമ്മ്യുണിസ്റ്റുകാരും, തനിച്ച യുക്തിവാദികളുമല്ലാതെ, മുസ്ലിം ലോകത്ത് ഒരു വിഭാഗത്തിനും ഇക്കാര്യത്തിൽ അഭിപ്രായ വിത്യാസമില്ല. ബഹുഭാര്യാത്വതിന്റെ പേരില് ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്തുകയും, കൂട്ടം ചേർന്ന് കടിച്ചു കീറുകയും ചെയ്യുന്ന ആളുകൾക്കെതിരിൽ, ബഹുഭാര്യാത്വത്തെ ന്യായീകരിക്കുകയും, അതിന്റെ ആവശ്യകതയും യുക്തിബദ്രതയും സമർത്ഥിക്കുകയും ചെയ്യുന്ന ആളുകൾ തന്നെ, അത് പ്രായോഗികമായി പുലർത്തുന്നവരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് എന്തു മാത്രം ആത്മവഞ്ചനാപരമല്ല? സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടനക്കാർ രണ്ടു തട്ടിലാണ്. ഒരു ഭാഗത്ത്‌, ഇസ്ലാം വിലക്കിയ നിലയിൽ, അന്യ സ്ത്രീകളുമായി പരസ്പരം കാണുകയും പരമാവധി ഇടപഴകുകയും ചെയ്യുന്നു, അതിലവർ തെറ്റൊന്നും കാണുന്നില്ല. മറുഭാഗത്ത്‌, ഇസ്ലാം അനുവദിച്ച ബഹുഭാര്യാത്വത്തെ കണക്കറ്റു വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അത് മഹാ അപരാധം പോലെ വീക്ഷിക്കുന്നു. ചുരുക്കത്തിൽ, സത്യസന്ധമായി നബിചര്യ പിൻപറ്റുന്നവരോട് എല്ലാ സംഘടനക്കാര്ക്കും പുച്ഛമാണ്. എന്തെങ്കിലും ന്യായങ്ങൾ നിരത്തി അതിനെ എതിർത്ത് കൊണ്ടിരിക്കും. അതാണ്‌ സംഘടന, അതിന്റെ ആളുകൾക്ക് നല്കിക്കൊണ്ടിരിക്കുന്ന ശിക്ഷണം ! ഭാഗം 13 അഹ്ലുസ്സുന്നയും വിമർശകരും V I I I ​ ഒരു നാട്ടിൽ നമസ്കാരം പഠിപ്പിക്കാൻ വന്ന ഒരാളുടെ കഥ പണ്ടെന്നോ കേട്ട ഓർമയുണ്ട്. അയാൾ ആദ്യമായി, അംഗശുദ്ധി വരുത്താൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കൊണ്ട് വന്ന മണ്കുടം തട്ടി ഉടഞ്ഞു പോയി. അങ്ങിനെ രണ്ടാമതും വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകയും വുദു ചെയ്യുന്ന രൂപം പഠിപ്പിക്കുകയും ചെയ്തു. കുറെ കാലം കഴിഞ്ഞു അയാൾ വീണ്ടും ആ നാട്ടിലെത്തിയപ്പോൾ, എല്ലാവരും നമസ്കാരം ഉപേക്ഷിച്ചതായി കണ്ടു അന്വേഷിച്ചു നോക്കിയപ്പോൾ ഒരു ദിവസം അഞ്ചു കുടം വീതം പൊട്ടിക്കാൻ ഞങ്ങളുടെ സാമ്പത്തിക ഭദ്രത ഞങ്ങളെ അനുവതിക്കാത്തതിനാൽ, നമസ്കാരം നിർത്തി എന്നാണവർ പറഞ്ഞത്. സാധാരണ "അന്ധമായ അനുകരണം" അഥവാ تقليد أعمى വിശതീകരിക്കുമ്പോൾ പറയപ്പെടാറുള്ള ഒരു സംഭവമാണിത്. അതവിടെ നിൽക്കട്ടെ. തെളിവ് ഇല്ലാതെ,തെളിവ് പരിഗണിക്കാതെ ഒരു കാര്യത്തെയോ/ വ്യക്തിയെയോ പിൻപറ്റുന്നതിനാണ്തഖ് ലീദു എന്ന് പറയുന്നത്. അഹ്ലുസ്സുന്ന എന്നും തഖ് ലീദിനു എതിരാണ്. കാരണം അത് പ്രമാണം അല്ലെന്നു മാത്രമല്ല, പ്രമാണങ്ങളിലെക്കുള്ള പ്രയാണത്തിനു തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ, സലഫിയ്യത്ത് അവകാശപ്പെടുകയും, അതിന്റെ കിബാറുകളായ ഉലമാക്കളിൽ നിന്ന് ഇൽമ് സ്വീകരിക്കുന്നു എന്ന് പറയുകയും ചെയ്യുന്ന ചില സഹോദരരൻമാരുണ്ട്. മുകളിൽ പറഞ്ഞ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിലേക്ക് വളരാൻ സാധ്യതയുള്ള അന്ധമായ ത ഖ് ലീദു അവർ വളർത്തിക്കൊണ്ടിരിക്കുന്നു വിപുലമായ നെറ്റുവർക്കിങ്ങും, അതീവ സ്വകാര്യതയും കാത്തു സൂക്ഷിക്കുന്ന ഇവർക്ക് ഗൾഫ് നാടുകളിലും, കേരളത്തിലും ഉള്ള എല്ലാ കൊസ്രാക്കൊള്ളി കമ്പനികളുമായി അടുത്ത ബന്ധമാണ്, പരസ്യമായി അവരതു അങ്ങീകരിക്കില്ലെങ്കിലും. "സുന്നത്തിനെ സഹായിക്കുകയോ, ബിദ് അത്തിനെ നിഗ്രഹിക്കുകയോ ചെയ്തില്ല" എന്ന് പറഞ്ഞത് പോലെയാണ് അവരുടെ കാര്യം. അവരുടെ ആകെയുള്ള ലക്ഷ്യം,അവർ തെറ്റായി മനസ്സിലാക്കുകയോ/വിശ്വസിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും അന്ഗീകരിക്കണം. ആരും അതിനെ എതിർക്കുകയോ, വിമർശിക്കുകയോ ചെയ്യാൻ പാടില്ല. വീഴ്ചകളും ന്യൂനതകളും ഇല്ലാത്തവരായി ആരുമില്ല. അത് തിരുത്തപ്പെടെണ്ടതാണ്. പിന്തുടരപ്പെടെണ്ടവയല്ല. പ്രത്യേകിച്ച് സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളിൽ ഉണ്ടാവുന്ന അബദ്ധങ്ങൾ പ്രമാണവൽക്കരിക്കാവതല്ല. കാര്യബോധമുള്ള ആളുകൾ ഇത്തരം അബദ്ധങ്ങളെക്കുറിച്ചു നസ്വീഹത്തു ചെയ്യുകയാണ് വേണ്ടത്. എന്നാൽ അതിനു പകരം, നസ്വീഹത്ത് ചെയ്യാൻ മാത്രം ഇൽമോ ഹിക്മത്തോ ഇല്ലാത്ത ഈ ആളുകൾ അത് പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി ഒരു വെബ് സൈറ്റ് ഉണ്ടാക്കി. എന്നിട്ട് മദീനയിൽ ഇരിക്കുന്ന ആചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ ദമാമിലും ദുബായിലും മറ്റുമുള്ള സിൽബന്ധികൾ നാടൊട്ടുക്കും പ്രചരിപ്പിച്ചു !! ഇത് സലഫിയ്യത്തിന്റെ ഏതു "അസ്വ്ൽ" അവലംബിച്ചാണ് എന്നൊന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ആരോട് ചോദിക്കും? താൻ പറഞ്ഞത് മാത്രം കേൾക്കുകയും അനുസരിക്കുകയും അതിനു അനുസൃതമായി നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ശിഷ്യഗണങ്ങൾ. കോഴി തന്റെ ചിറകിനടിയിൽ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അവരെ ഇയാൾ കൊണ്ട് നടക്കുന്നു. അയാൾ പറയുന്നത് മാത്രം അവർ കേട്ടോളണം. ആരോടെല്ലാം സലാം പറയാം, ആരോടെല്ലാം സലാം പറയാൻ പാടില്ല, ആരോടെല്ലാം സംസാരിക്കാം ആരോടെല്ലാം സംസാരിക്കാൻ പാടില്ല എന്നതിനൊക്കെ കൃത്യമായ ലിസ്റ്റുണ്ട്. അത് ലംഘിച്ചാൽ ശിശ്യനാണെന്നൊന്നും നോക്കില്ല. പിന്നെയങ്ങോട്ട് ബഹിഷ്കരണമാണ്. മറ്റുള്ളവരെപ്പോലെ ഇവരെയും ബ്രാൻഡ്‌ ചെയ്തു കളയും. എന്നാൽ ശിഷ്യന്മാരുടെ കാര്യമോ എന്ത് കാര്യത്തിലും ആചാര്യനെ അവർ തഖ് ലീദു ചെയ്യുന്നു. ഇനി മുതൽ " ഒന്നും രണ്ടും" വേണ്ട എന്ന് പറഞ്ഞാൽ അതും അവർ ചെയ്യില്ല !! ദീനും ദുനിയാവുമറിയാത്ത പാവം സാധാരണക്കാരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി "കൾട്ട്" രൂപങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആചാര്യാ നിങ്ങളൊന്നു മനസ്സ് തുറക്കണം. അൽപം ശുദ്ധവായു ശ്വസിക്കാനുള്ള അവസരമെങ്കിലും കുഞ്ഞാടുകൾക്കാവാമെന്നു അവരോടു പറയണം. മാത്രമല്ല, നിങ്ങളുടെ സിദ്ധാന്തങ്ങൾ പുറം ലോകമറിയട്ടെ. എന്തിനാണ് ഈ ക്രൂരമായ സ്വകാര്യത? നിങ്ങളുടെ വാതങ്ങൾ സത്യസന്തമാണെന്നു നിങ്ങൾക്ക് തന്നെ, ബോധ്യമില്ലാത്തത് കൊണ്ടല്ലേ നിങ്ങൾ മറച്ചു വെക്കുന്നത്? കള്ള പ്രചരണങ്ങളും കളവും പ്രയോഗിക്കാൻ നിങ്ങൾക്കുള്ള തെളിവെന്താണ്? ഉലമാക്കളുടെ പേരുകൾ നിങ്ങൾ പറയരുത്. കാരണം നിങ്ങൾ കാണിക്കുന്ന ചതികളും കുടില തന്ത്രങ്ങളും അവരറിഞ്ഞാൽ പിന്നെ, ഇൽമിന്റെ പേരും പറഞ്ഞു അങ്ങോട്ടടുക്കാൻ കഴിയില്ല. പിന്നെ പലരെപ്പറ്റിയും നിങ്ങൾ എഴുതി തയ്യാറാക്കി കൊണ്ട് നടക്കുന്ന കടലാസ് തുണ്ടുകൾ അറബീകരിക്കാൻ നാട്ടിലുള്ള കുട്ടികളെ തന്നെ ആശ്രയിക്കേണ്ടി വരും. ഹോളണ്ടുകാരും പോളണ്ടുകാരുമൊന്നും പടി കടക്കാൻ അനുവതിക്കില്ല. കിബാറുകളായ അഹ്ലുസ്സുന്നയുടെ ഉലമാക്കളിൽ നിന്ന് ഇൽമു സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന നിങ്ങൾ മുസ്ലിം ഉമ്മത്തിനും സലഫിയ്യത്തിനും ചെയ്ത സേവനം എന്താണ്? അറബി ഭാഷയോ മതപരമായ ഉള്ക്കാഴ്ചയോ ഇല്ലാത്ത ആജ്ഞാനുവർത്തികളായ ശിഷ്യന്മാർക്ക് (( ഉസുലു സലാസ )) എങ്കിലും തെറ്റ് കൂടാതെ വായിച്ചു കേള്പിച്ചിട്ടുണ്ടോ നിങ്ങൾ? അതിനുള്ള ശേഷിയും ശേമുഷിയുമുണ്ടോ നിങ്ങൾക്ക്? എന്നിട്ടല്ലേ മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താൻ? ഉലമാക്കളുടെ ഫത് വകൾ അവിടെ നിന്നും ഇവിടെ നിന്നും എടുത്തു തുണ്ടം തുണ്ടമാക്കി തലങ്ങും വിലങ്ങും പ്രചരിപ്പിക്കുന്നതിന്റെ പേര് സലഫിയ്യത്ത് എന്നല്ല. സംഘടനക്കാരെ തോൽപിക്കുന്ന വിധത്തിലുള്ള ഭാഷ പ്രയോഗങ്ങൾ കുത്തി നിറച്ച മെയിലുകൾ , നിങ്ങളുടെ ശിഷ്യന്മാർ, നിങ്ങൾക്ക് തന്നെ, സലഫിയ്യത്തിന്റെ ആധ്യപാഠങ്ങൾ ചൊല്ലിത്തന്ന ആൾക്കെതിരിൽ തുരുതുരാ എഴുതി വിട്ടിട്ടും അരുത് കാട്ടാളാ എന്ന് പറയാൻ മനസ്സ് വരാത്തതെന്ത്? നിങ്ങളുടെ അനുവാതമില്ലാതെ കടല തിന്നാത്തവർ, നിങ്ങളുടെ അനുവാതമില്ലാതെ മെയിൽ അയക്കുമോ ? ഒരു കവി പാടി أعلمه الرماية كل يوم فلما اشتد ساعده رماني وكم علمته نظم القوافي فلما قال قافية هجاني "അനുദിനം, ഞാനവനെ അമ്പൈത്ത് പഠിപ്പിച്ചു, പക്ഷെ, അവന്റെ കൈത്തണ്ട കരുത്തു നേടിയപ്പോൾ അവൻ ആദ്യം തൊടുത്തത് എനിക്ക് നെരെയായിരുന്നു. എത്രയെത്ര പ്രാസമൊപ്പിച്ച കവിതകൾ ഞാനവനെ പഠിപ്പിച്ചു? പക്ഷെ, അവനാദ്യമായി കവിത പറഞ്ഞത്, എന്നെ തെറിപറഞ്ഞു കൊണ്ടാണ് !! " നിസ്സാരനായ ഈയുള്ളവന്റെ അറിവ് പരിമിതമാണ്. ഇൽമു നേടാൻ ആരുടെ മുമ്പിലാണോ ഇരുന്നത്, അയാളുടെ - അയാൾ എത്ര നിസ്സാരൻ ആണെങ്കിലും- ന്യൂനതകൾ ചികയുന്ന ശിഷ്യന്മാരെക്കുറിച്ചു എവിടെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല !!! ​ غلو അഥവാ അതിപ്രസരം سوء الفهم അഥവാ ദുർഗ്രാഹ്യത, جهل അഥവാ അജ്ഞത, تكبر അഥവാ അഹങ്കാരം قلة الأدب അഥവാ മര്യാദയില്ലായ്മ, قلة الحكمة അഥവാ യുക്തിഹീനത, തുടങ്ങിയ സ്വഭാവ വൈചിത്ര്യങ്ങളും, خوارج ، حدادية തുടങ്ങിയ ബിദ്ഈ കക്ഷികളുടെ വിശേഷണങ്ങളിൽ പലതും കൈമുതലായി നിങ്ങളിൽ ഉണ്ട് എന്നതിന് തെളിവുകൾ ഏറെയുണ്ട്. എന്ന് കരുതി, ഇത് ബ്രാൻഡ് ചെയ്യൽ അല്ല, കാരണം, സാധാരണക്കാരിലെ ന്യൂനതകൾ വെച്ച് അവരെ ബ്രാൻഡ് ചെയ്യാൻ പാടില്ല, മാത്രമല്ല ഞാൻ അതിനു യോഗ്യനും അല്ല. അദബും, ഹിക്മത്തും, ഇല്ലാത്ത ആളുകൾക്ക്, ഇൽമു ലഭിക്കാനുള്ള തൌഫീക്ക് ഉണ്ടാവില്ല. അവർ ആയിരം കൊല്ലം തപസ്സിരുന്നാലും ! അതിന്റെ അഹ്ലുകാർ ആരാണോ അവരിലേക്കേ അത് മടങ്ങുകയുള്ളൂ. ഭൌതിക വിജ്ഞാനവും ശറഇയ്യായ ഇൽമും തമ്മിലുള്ള പ്രധാന വിത്യാസവും അതു തന്നെ. ഭാഗം 14 അഹ്ലുസുന്നയും വിമർശകരും IX ഖുർആനും സുന്നത്തും അവകാശപ്പെടുന്നവരിൽ തന്നെ, നല്ലൊരു ശതമാനം ആളുകളും തങ്ങളുടെ സാഹചര്യങ്ങൾ അനുകൂലമാക്കുകയെന്നതിൽ കവിഞ്ഞു, ഈ അവകാശ വാദങ്ങളിൽ കാര്യമായ ധാരണയൊന്നുമില്ലാതവരാണ്. നിലവിലുള്ള ജീവിത സാഹചര്യങ്ങളിൽ കാര്യമായ പ്രയാസങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോവുക എന്നതിലധികം, പാരത്രിക ലോകത്ത് ഗുണം ലഭിക്കാനുള്ള മാർഗങ്ങൾ എന്തെന്ന് അന്ന്വേഷിക്കുന്നവർ വലരെക്കുറവാണ്. ദീൻ എന്ന നിലയിൽ പാരമ്പര്യമായി മനസ്സിലാക്കിയവയ്ക്ക് അപ്പുറമായി വല്ലതുമുണ്ടോയെന്നു അന്വേഷിക്കുകയും, അതിൽ തന്നെ അബദ്ധങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നവർ അതിലും വിരളമാണ്‌. "ഇത്രയൊക്കെ മതിയെന്നോ" " ഇത് തന്നെ കൂടുതലാണെന്നോ" ഒക്കെയായിരിക്കും അവരുടെ ധാരണ. ഇസ്ലാം ദീൻ മറ്റു മനുഷ്യ നിർമിത മതങ്ങൾ പോലെയല്ല. അതിന് നിയതമായ നിയമങ്ങളും രീതികളുമുണ്ട് . ഒരാൾ അറിഞ്ഞിരിക്കൽ അനിവാര്യമായ കാര്യങ്ങൾ, അറിയാൻ മെനക്കെടുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നില്ലെങ്കിൽ, അവൻ അവനോടു തന്നെ അതിക്രമം ചെയ്തവനാണ്. അങ്ങിനെയാവുമ്പോൾ, "അറിവില്ലായ്മ" എന്ന കാരണം ഒരിക്കലും ന്യായമായി പറയാൻ കഴിയാതെ വരും. പരലോകത്ത് ഓരോരുത്തർക്കും രക്ഷയും മോചനവുമാവേണ്ട കാര്യങ്ങൾ ഓരോരുത്തരും മനസ്സിലാക്കുകയും കണ്ടെത്തുകയും ചെയ്യണം. ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് മരണാന്തര ജീവിതത്തിനു വേണ്ടി എന്തെല്ലാം ഒരുക്കൂട്ടിയെന്നു ഒരാൾ ചിന്തിച്ചിട്ടില്ലെങ്കിൽ അവന്റെ ജീവിതത്തിൽ മറ്റെന്തു ഭൌതിക നേട്ടങ്ങൾ ഉണ്ടായിട്ടെന്തു കാര്യം? താമസിക്കാൻ മനോഹരമായ വീടും, മക്കൾക്ക്, ‌ കിട്ടാവുന്നതിൽ ഏറ്റവും മികച്ച വിദ്യാഭ്യാസവും നൽകാൻ, ഏതറ്റം വരേയും പോകാൻ സാധിക്കുമെങ്കിൽ, എന്ത് കൊണ്ട് അവർ തൗഹീദും സുന്നത്തും, എത്ര സ്വായത്തമാക്കിയെന്നും ബിദ് അത്തിനെക്കുറിച്ചും, അതിന്റെ അപകടത്തെക്കുറിച്ചും അവർ എത്ര മാത്രം ബോധവാൻമാരാണെന്നും അവർ അന്വേഷിക്കുകയും ഗൌരവപൂർവ്വം ചിന്തിക്കുകയും ചെയ്യുന്നില്ല? ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുകയും സലഫുകളുടെ മൻഹജ് പിൻപറ്റുകയും ചെയ്യുന്ന ഒരാളുടെ ജീവിതം അതിന്റെ താൽപര്യമനുസരിച്ച് തിരുത്തലുകൾ വരുത്തിയേ പറ്റു. തനിക്കു ചുറ്റും അലയടിച്ചു കൊണ്ടിരിക്കുന്ന ആകർഷണീയമായ ഭൌതികതയുടെ പളപളപ്പിൽ നിന്നും, തിരമാലകൾ പോലെ അടിച്ചു കയറുന്ന ബിദ്അത്തിന്റെയും ഹവയുടെയും നീരാളിപ്പിടിത്തത്തിൽ നിന്നും കാവൽ നൽകാനുള്ള കരുത്തു ഒരാൾ ആർജിക്കുന്നില്ലെങ്കിൽ, അത് കൊണ്ടുണ്ടാകുന്ന നഷ്ടം മറ്റാർക്കുമായിരിക്കില്ല. രോഗം, പ്രയാസങ്ങൾ, സന്താന-സമ്പാദ്യ നഷ്ടങ്ങൾ തുടങ്ങി മനുഷ്യന് പരസ്പരം സഹായിക്കാൻ കഴിയുന്ന ഭൗതികമായ വിഷയങ്ങളിൽ സഹായിക്കാൻ പലരുമുണ്ടാകാം. പക്ഷെ, മരണാന്തര ജീവിതത്തിൽ, ദുനിയാവിൽ എങ്ങിനെ ജീവിച്ച ആളാണെങ്കിലും അല്ലാഹുവിന്റെ കൽപന അവഗണിച്ചു കൊണ്ടും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യക്ക്‌ വിരുദ്ധവുമായാണ് ജീവിച്ചതെങ്കിൽ സഹായിക്കാൻ ആരുമുണ്ടാവില്ല. ഇതാണ് ഒരാൾ തിരിച്ചറിയേണ്ടത്. ഈ തിരിച്ചറിവിൽ നിന്നാണ് മാറ്റങ്ങളുണ്ടാവേണ്ടത്. ആ മാറ്റങ്ങളാണ് സലഫിയ്യത്ത് ഒരു സാധാരണ മുസ്ലിമിൽ നിന്നും ആവശ്യപ്പെടുന്നത്. • • • • • • • ഇസ്ലാം ബുക്ക്സ് ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.
പലനിറങ്ങളിൽ വിടർന്നുനിൽക്കുന്ന പത്തുമണിപ്പൂക്കളെ ഇഷ്ടമാകാത്തവർ ചുരുക്കമാണ്. ഇവയെ വളർത്താൻ വലിയ പരിചയസമ്പത്തൊന്നും വേണ്ട. മനോധർമം പോലെ ഏതുരീതിയിലും വളർത്താം. ചട്ടികളിലോ കുപ്പികളിലോ വെർട്ടിക്കൽ ഗാർഡനായോ ഹാങ്ങിങ് പോട്ടുകളിലോ നിലത്ത് ഗ്രൗണ്ട് കവറായോ…. അങ്ങനെ എന്തെല്ലാം സാധ്യതകൾ. ഉദ്യാന സസ്യങ്ങൾ പരിപാലിച്ച് ശീലമില്ലാത്തവർക്ക് അത് തുടങ്ങാൻ പറ്റിയ സസ്യമാണ് പത്തുമണി അഥവാ പോർട്ടുലാക്ക. നല്ല സൂര്യപ്രകാശമുണ്ടെങ്കിലേ നന്നായി പുഷ്പിക്കുകയുള്ളൂ എന്ന ഒരേയൊരു നിബന്ധന മാത്രം. ഉദ്യാനത്തിൽ പോർട്ടുലാക്ക പോലെ സന്തോഷം തരുന്ന സസ്യങ്ങൾ കുറവ് തന്നെ. അതിനാൽ ആരാധകരും ഏറെയാണ്. ആരെയും ആകർഷിക്കുന്ന രീതിയിൽ ഇവ പുഷ്പിച്ച കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. അതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇനങ്ങൾ പോർട്ടുലാക്ക എന്ന സസ്യക്കൂട്ടത്തിൽ അനേകം ഇനങ്ങളുണ്ട്. വീതികുറഞ്ഞ സൂചി പോലെയുള്ള ഇലകളുള്ളവയാണ് സാധാരണയായി പോർട്ടുലാക്ക എന്നറിയപ്പെടുന്ന പത്തുമണിച്ചെടികൾ. ഇവയുടെ പുഷ്പങ്ങളിൽ ധാരാളം അടുക്കുകളുണ്ടാവും. പൂക്കൾ വൈകുന്നേരം 3 മണി വരെയൊക്കെ വിടർന്നു തന്നെ നിൽക്കും. ഒറ്റ ലെയർ മാത്രം ഇതളുകളുള്ളതും കൂടുതലായും ഇരട്ട വർണമുള്ളതുമായ വലിയ പൂക്കളുള്ള പത്തുമണിയാണ് ജംബോ. ഒറ്റ നിറമുള്ള ജംബോ ഇനങ്ങളുമുണ്ട്. അവയിലൊന്നാണ് പർപ്പിൾ. വെള്ളനിറവും പിങ്കും കലർന്ന വൈറ്റ് പിങ്ക്,പീച്ച് നിറം കലർന്ന പീച്ച് യെല്ലോ എന്നിവ ഏറെ പ്രശസ്തമാണ്. വീതിയേറിയ ഇലകളുള്ളവയെ എട്ടുമണിച്ചെടി അഥവാ പഴ്‌സ്ലേൻ എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് താരതമ്യ കനമേറിയ തണ്ടും തീഷ്ണ വർണ്ണങ്ങളിലുള്ള പുഷ്പങ്ങളുമുണ്ടാകും. ഇതളുകൾ ഒറ്റ ലെയർ മാത്രമുള്ളവരായിരിക്കും. അനേകം അടുക്കുകളുള്ള സിൻഡ്രല്ല എന്ന ഇനവും എട്ടുമണിയിലുണ്ട്. ഇനിയുമുണ്ട് മറ്റനേകം ഇനങ്ങൾ. മലയാളത്തിൽ കൊഴുപ്പ എന്നറിയപ്പെടുന്ന കോമൺ പഴ്‌സ്ലേൻ പോർട്ടുലാക്ക ഇനത്തിൽപ്പെട്ട സസ്യമാണ്. ഇവയ്ക്ക് മഞ്ഞനിറത്തിലുള്ള ചെറു പൂക്കളണ്ടാകും. ഉപ്പുചീര എന്നും കൊഴുപ്പയെ വിളിക്കാറുണ്ട്. ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും കഴിക്കാൻ സാധിക്കുന്ന ഒരു ഔഷധ സസ്യം കൂടിയാണ് കൊഴുപ്പ. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരു കള സസ്യമായി കാണാറുണ്ട്. നടീൽ അല്പം ഫലപുഷ്ടിയുള്ള വെറും മണ്ണിൽ നട്ടാൽ തന്നെ പോർട്ടുലാക്ക അത്യാവശ്യം നന്നായി പൂക്കും. വലിയ ശ്രദ്ധയൊന്നും ആവശ്യമില്ലതാനും. ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ അല്പം ജൈവവളം ചേർത്തു കൊടുക്കാം. എന്നാൽ നിറഞ്ഞ് പൂക്കാൻ ചില പൊടിക്കൈകൾ നല്ലതാണ്. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശക്തികുറഞ്ഞ സസ്യമായ പോർട്ടുലാക്കയ്ക്ക് ഇളക്കമുള്ള മണ്ണാണ് നല്ലത്. നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണ് വേണം. അതല്ലെങ്കിൽ പ്രത്യേക അനുപാതത്തിലുള്ള പോട്ടിങ് മിശ്രിതം ഉപയോഗിക്കാം. വേരോടാൻ ചകിരിച്ചോറും, വളർത്താനായി വെർമി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയും, ഉറപ്പിനായി കല്ലു നീക്കിയ പൊടിഞ്ഞ മണ്ണും ഒരേ തോതിൽ ചേർത്തുനിർമ്മിച്ച മിശ്രിതം ഏറെ ഉത്തമം. ഇനി നടീൽ നോക്കാം. വിത്ത് പാകിയും കമ്പുകൾ നട്ടും ഇവ വളർത്താം. കമ്പ് നട്ട് വളർത്തുന്നതാണ് ഏറ്റവും എളുപ്പം. മൂത്ത് വിളഞ്ഞ മാതൃ ചെടിയിൽനിന്നും 4 ഇഞ്ച് നീളത്തിൽ മുഴുത്ത തണ്ടുകൾ മുറിച്ചെടുത്ത് പോട്ടിങ് മിശ്രിതത്തിലേക്ക് നടാം. ഒരു ചെറിയ ചട്ടിയിൽ 4 കുഞ്ഞു തണ്ടുകൾ വരെ നടാം. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചെടി വേരുപിടിച്ച് വളർന്നു തുടങ്ങും. ശേഷം നന്നായി പുഷ്പിക്കുന്നതിനു പലതരം ജൈവ വളങ്ങൾ ഉപയോഗിക്കാം. ചാണകത്തെളി വളരെ നല്ലതാണ്. പുളിപ്പിച്ച പിണ്ണാക്ക്തെളി വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് തളിക്കുന്നതും ഉത്തമം. പെട്ടെന്ന് നല്ല വളർച്ച ലഭിക്കാൻ മത്തി ശർക്കര മിശ്രിതം നല്ലതാണ്. ഇത് ചില കീടങ്ങളെയും അകറ്റിനിർത്തും. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കുകയോ രണ്ടാഴ്ചയിലൊരിക്കൽ മാറിമാറി ഉപയോഗിക്കുകയോ ആകാം.ഇടയ്ക്ക് മണ്ണിളക്കി ചാണകപ്പൊടി ചേർക്കാം. വളരെ ചെറിയ തോതിൽ വളം ചേർത്താൽ മതിയാകും. കമ്പ് കോതൽ ചെടി ഏകദേശം നന്നായി പുഷ്പിച്ചു കഴിഞ്ഞാൽ പിന്നെ വളർച്ച കുറയുന്നത് കാണാം. അപ്പോൾ കമ്പ് കോതണം. പകുതിവെച്ച് തണ്ടുകൾ ഒടിച്ചെടുത്ത് നീക്കാം. ഒടിച്ചെടുത്ത തണ്ടുകൾ നടാനായി ഉപയോഗിക്കുകയുമാകാം. കമ്പ് കോതിയ ശേഷം ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ചായപ്പൊടി, നന്നായി പൊടിച്ച മുട്ടത്തോട്, പഴത്തൊലി വെള്ളത്തിലിട്ട ലായനി എന്നിവ യോജിപ്പിച്ച് ചുവട്ടിൽ ചേർത്ത് കൊടുക്കുന്നത് നന്നായി പുഷ്ടിയോടെ വളർന്നു പൂക്കാൻ സഹായിക്കും. ചായപ്പൊടിയിൽ നിന്നും പഞ്ചസാര, പാൽ എന്നിവ കഴുകി നീക്കാൻ ശ്രദ്ധിക്കണം. എല്ലാ ദിവസവും ഒരു നേരം ആവശ്യത്തിനുമാത്രം ജലസേചനം നൽകാം. വെള്ളം അധികമായാൽ ചുവട് അഴുകാനും ചീഞ്ഞു പോകാനും സാധ്യതയുണ്ട്. ചട്ടികളിലും തടങ്ങളിലും നീർവാർച്ച ഉറപ്പുവരുത്തണം. പലനിറത്തിലുള്ള പത്തുമണികൾ ഒരുമിച്ച് നടുമ്പോൾ പരപരാഗണത്തിലൂടെ പുതിയ നിറങ്ങളിലും വ്യത്യസ്ത നിറങ്ങൾ കലർന്ന രീതിയിലും പുതിയ പുഷ്പങ്ങൾ വിടരുന്നത് കാണാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മഴ തീവ്രമായ മഴ പത്തുമണിക്ക് യോജിച്ചതല്ല. മഴയത്ത് നിൽക്കുന്ന ചെടികൾ ചീഞ്ഞ് നശിക്കുന്നത് കാണാറുണ്ട്. ചട്ടികളിലാണ് നട്ടിരിക്കുന്നതെങ്കിൽ മഴക്കാലത്ത് മഴ കൊള്ളാത്ത രീതിയിൽ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കാം. കീടാക്രമണം വരുന്നുണ്ടോ എന്ന് നോക്കണം. തണൽ നല്ല സൂര്യപ്രകാശമാണ് പുഷ്പിക്കാൻ ആദ്യം വേണ്ടത്. തണലിൽ നന്നായി വളരുമെങ്കിലും പൂവുകൾ സാധാരണയായി വളരെക്കുറവായിരിക്കും. ഒപ്പം കീടാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട്. കീടാക്രമണം പൂമൊട്ടുകൾ തിന്നു നശിപ്പിക്കുന്ന ചെറുകിടങ്ങളെ കണ്ടാൽ തുരത്താനായി വേപ്പധിഷ്ഠിത കീടനാശിനിയായ നിംബിസിഡിൻ ഉപയോഗിക്കാം. പ്രകൃതി സംരക്ഷണത്തിനും പോർട്ടുലാക്ക ധാരാളം തേനീച്ചകളെ ആകർഷിക്കുന്ന സസ്യമായതിനാൽ പച്ചക്കറിത്തോട്ടങ്ങളിലും തേനീച്ച കൃഷി ചെയ്യുന്നവർക്കും ആയാസമില്ലാതെ നട്ടുപിടിപ്പിക്കാൻ സാധിക്കുന്ന ചെടിയാണ് പോർട്ടുലാക്ക. പരപരാഗണം നടത്തുന്ന പച്ചക്കറി സസ്യങ്ങളിൽ നല്ല കായ്ഫലം ഉണ്ടാകാൻ ഇത് ഗുണം ചെയ്യും. തേനീച്ച സൗഹൃദ ഉദ്യാനം പരിസ്ഥിതി സംരക്ഷണത്തിനും ജീവികളുടെ സഹവർത്തിത്വത്തിനും സഹായകരമാണ്.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] പാടൂർ: ചന്ദ്രിക ദിനപത്രം പാവറട്ടി ഏരിയാ ലേഖകനും മുസ്ലിം ലീഗ് മണലൂർ നിയോജക മണ്ഡലം സെക്രട്ടറിയുമായ പാടൂർ പുളിച്ചാറം വീട്ടിൽ ചക്കനാത്ത് പരേതനായ ഹമീദിന്റെ മകൻ ഉമ്മർ ചക്കനാത്തി (43)ന്‍റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയനും പാവറട്ടി പ്രസ്സ്ഫോറവുംഫോറംഅനുശോചിച്ചു. അലീമുൽ ഇസ്ലാം മദ്രസ പിടിഎ പ്രസിഡന്റ്, സുന്നി ജുവജന സംഘം ജില്ല സെക്രട്ടറി, സമസ്ത പാടൂർ റേഞ്ച് കോ- ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയുമാണ് പരേതന്‍. മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി, യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പ്രസ് ഫോറം പാവറട്ടി പ്രസിഡന്റ്, മുസ്ലിം ലീഗ് പാവറട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ:താഹിറ. മക്കൾ: സഫ് വാൻ, സഫ്നാസ്. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ഇ എം ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂര്‍, ചാവക്കാട് മേഖലാ പ്രസിഡണ്ട് ടി ബി ജയപ്രകാശ് എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. പാവറട്ടി പ്രസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ബിജോയ് പെരുമാട്ടിൽ അധ്യക്ഷത വഹിച്ചു.
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. - ലേവ്യപുസ്തകം 25:18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. - കൊരിന്ത്യർ 1 യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. - ആവർത്തനം - അദ്ധ്യായം 31: 8 യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ? എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു അവിശ്വാസിയോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവന് കാരണമാകും” 22-ാം വചനത്തില്‍ പറയുന്നതിന് വിരുദ്ധമായ കാര്യമല്ലേ 23-ാം വചനത്തില്‍ പറയുന്നത്? എന്താണ് ഇതിന്റെ അര്‍ത്ഥം? ജോര്‍ജ് നെല്ലാങ്കുഴിയില്‍, വണ്ടമറ്റം ഈ വചനങ്ങള്‍ വായിക്കുമ്പോഴെല്ലാം മേല്‍പറഞ്ഞ സംശയങ്ങള്‍ ഉണ്ടാകുന്നതാണ് എന്ന് ആദ്യമേ എഴുതട്ടെ. എന്നാല്‍ ചില കാര്യങ്ങള്‍കൂടി മനസിലാക്കിയാല്‍ ഈ സംശയങ്ങള്‍ തീരാവുന്നതുമാണ്. ഇസ്രായേലിന് പുറത്ത് ഗ്രീസിലുള്ള ഒരു സ്ഥലമാണ് കൊറീന്ത്. തന്റെ സുവിശേഷ ശുശ്രൂഷകള്‍വഴി വിശുദ്ധ പൗലോസ് അവിടെ സഭയ്ക്ക് തുടക്കമിട്ടു. അവിടത്തെ ആളുകള്‍ക്ക് പ്രവചനം എന്താണെന്ന് ഏറെക്കുറെ അറിയാമായിരുന്നു. എന്നാല്‍ ഭാഷാവരം അവര്‍ക്ക് അപരിചിതമായ ഒന്നായിരുന്നു. മനുഷ്യര്‍ ഭാഷാവരം ഉപയോഗിക്കുന്നതായി ആദ്യമായി നാം കാണുന്നത് അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:4-ല്‍ ആണ്. ഇത് കണ്ട വിജാതീയര്‍ക്ക് അതിന്റെ അര്‍ത്ഥം മനസിലായില്ല. 15 ഭാഷകള്‍ സംസാരിക്കുന്നവര്‍ അവിടെ ഉണ്ടായിരുന്നു. അപ്പസ്‌തോലന്മാര്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതുകേട്ട്, അവരില്‍ ചിലര്‍ പരിഹസിച്ച് പറഞ്ഞു: പുതുവീഞ്ഞ് കുടിച്ച് അവര്‍ക്ക് ലഹരി പിടിച്ചിരിക്കുകയാണ്. അതായത് ഭാഷാവരം ആളുകള്‍ക്ക് അപരിചിതമായ കാര്യം ആയിരുന്നു എന്ന് അര്‍ത്ഥം. ഈ ആശയങ്ങള്‍ വച്ചുകൊണ്ട് പ്രസ്തുത വചനഭാഗത്തിന്റെ ആദ്യത്തെ ഖണ്ഡത്തിലേക്ക് വരാം. അവിടെ ശ്ലീഹ പറയുന്നു: ഭാഷാവരം വിശ്വാസികള്‍ക്കുള്ള അടയാളമല്ല; അവിശ്വാസികള്‍ക്കുള്ള അടയാളമാണ് എന്ന്. ക്രിസ്ത്യാനികള്‍ ആയവര്‍ ഇതിനകം യേശുവിനെയും യേശുവിന്റെ സുവിശേഷത്തെയും വിശ്വസിച്ചവരാണ്. അതിനാല്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കേട്ട് അവര്‍ വിശ്വാസികള്‍ ആകേണ്ടതില്ല. എന്നാല്‍ ക്രിസ്ത്യാനികള്‍ ആയവര്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കേള്‍ക്കുമ്പോള്‍ അവിശ്വാസികള്‍ക്ക് അത് യേശുവില്‍ വിശ്വസിക്കുവാന്‍ ഒരു പ്രചോദനമോ കാരണമോ ആകാം. ഇനി രണ്ടാമത്തെ ഖണ്ഡത്തിലക്ക് വരാം, ”സഭ മുഴുവനും ഒന്നിച്ചു കൂടുമ്പോള്‍ ഓരോരുത്തരും ഭാഷാവരത്തില്‍ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ അത് ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ?” അവിശ്വാസികള്‍ക്കുള്ള അടയാളംതന്നെ ഭ്രാന്താണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമാകുമെന്ന് ഇവിടെ പറയുന്നത് എന്തുകൊണ്ടാണ്? അതിന് ഒരു കാരണമുണ്ട്, സമൂഹത്തിലുള്ള മുഴുവന്‍ പേരും ഒരേ സമയം ഭാഷാവരത്തില്‍ സംസാരിക്കുന്നത് ഒരു അവിശ്വാസി കണ്ടാല്‍, വിശ്വസിക്കുന്നതിനെക്കാള്‍ അവിശ്വസിക്കുന്നതിനാണ് തോന്നുക. ഇത് മുന്നില്‍ കണ്ടുകൊണ്ട് 14:27-28 വചനങ്ങളില്‍ പൗലോസ് പരിഹാരം നിര്‍ദേശിക്കുന്നു: ”ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ സംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം. വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ. രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അത് വിവേചിക്കുകയും ചെയ്യട്ടെ.” എല്ലാവരും ഒന്നിച്ചുകൂടുന്നിടത്ത് വരങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഇവിടെ പൗലോസ് ശ്ലീഹ പറയുകയാണ്. എല്ലാവരുംകൂടി ഒരേ സമയം ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഉപകാരം ഉണ്ടാകുന്നതും വിജാതീയര്‍ക്ക് ബോധ്യങ്ങള്‍ ഉണ്ടാകുന്നതും ആളുകള്‍ മാറിമാറി ഭാഷാവരത്തില്‍ സംസാരിക്കുകയും ഇടയ്ക്ക് പ്രവചനവരമുള്ളവര്‍ പ്രവചിക്കുകയും വ്യാഖ്യാനവരമുള്ളവര്‍ വ്യാഖ്യാനിക്കുകയും ചെയ്യുമ്പോഴാണ്. ഇനി പ്രവചനവരത്തിന്റെ കാര്യം എടുക്കാം. പ്രവചനവരത്തില്‍ വിശ്വാസം ഉണ്ടാകുന്നത് വിശ്വാസത്തിലേക്ക് വന്നവര്‍ക്കാണ്. വരാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുക എന്നതിനെക്കാള്‍ ദൈവവചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുക എന്നതാണ് പ്രവചനവരംകൊണ്ട് ഇവിടെ കൂടുതലായി ഉദ്ദേശിക്കുന്നത്. അത് വിശ്വാസികള്‍ക്കാണല്ലോ കൂടുതല്‍ ഉപകാരപ്പെടുക. എന്നാല്‍ ഇത് കാണുന്ന അവിശ്വാസികള്‍ക്കും അത് ഉപകാരപ്പെടാം. അതാണ് 4:24-ല്‍ പറയുന്നത്. ആളുകള്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെയുള്ള അവിശ്വാസിക്ക് ആത്മപരിശോധനയ്ക്ക് ഹൃദയരഹസ്യങ്ങള്‍ വെളിപ്പെട്ടു കിട്ടുന്നതിനും ദൈവത്തെ ആരാധിക്കുവാനും ക്രിസ്ത്യാനികള്‍ക്കിടയില്‍ ദൈവം വസിക്കുന്നുണ്ട് എന്ന് ബോധ്യം ഉണ്ടാകാനും കാരണമാകും. കരിസ്മാറ്റിക് ധ്യാനങ്ങളുടെ സമയത്ത് നടക്കുന്ന സ്തുതിപ്പും സന്ദേശങ്ങളും രോഗശാന്തിവിവരങ്ങളും മറ്റും അവിശ്വാസികള്‍പോലും വിശ്വാസത്തിലേക്ക് വരാന്‍ കാരണമാകുന്നില്ലേ. പ്രവചിക്കുന്നത് വിശ്വാസികള്‍ക്കുവേണ്ടിയാണെങ്കിലും അപ്പോള്‍ അവിടെയുള്ള അവിശ്വാസികള്‍ക്കുംകൂടി അത് ഉപകാരപ്പെടും എന്നര്‍ത്ഥം. ആശയം വ്യക്തമായെന്ന് കരുതട്ടെ. സംശയം ചോദിച്ച സഹോദരന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
ഇന്നലെ ലാബെക്സാം ഉണ്ടായിരുന്നു. എല്ലാരും വളരെ പേടിയോടെ കണ്ടിരുന്ന ഒരു ലാബായിരുന്നു. മിക്കവാറും ആരും പ്രോഗ്രാം ഒന്നും ലാബില്‍ ചെയ്തിരുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. എക്സ്റ്റേണലായി വന്ന സാര്‍ ഞങ്ങളുടെ ഏറ്റവും ആദ്യം എക്സ്റ്റേണലായി വന്ന സാര്‍ ആയിരുനു. പിന്നെ ഞങ്ങളുടെകോളേജില്‍ ഒരു സെം പഠിപ്പിച്ചു. ഞങ്ങളെ ഓപ്പറേറ്റിഗ് സിസ്റ്റം പഠിപ്പിച്ചത് സാര്‍ ആയിരുന്നു. എന്റെ ക്ലാസ് നമ്പര്‍ 6ആയതിനാല്‍ ഞാന്‍ ഇതുവരെ ആദ്യത്തെ ബാച്ചിലായിരുന്നു. പക്ഷേ മിനിഞ്ഞാന്ന് എന്റെ എക്സാം തീര്‍ന്നത് 4.15ന്. അതിനാല്‍ ഞാന്‍ ഇന്നലെ അവസാന ബാച്ചിലായി. ആദ്യത്തെ ബാച്ച് കയറി, സാര്‍ ചോദ്യമിട്ടു. എല്ലാവരും വായും പൊളിച്ചിരുന്നു. റെക്കോഡില്‍ ഒന്നും ചെയ്തിട്ടില്ല. വിഷമം പിടിച്ച ഒരു ചോദ്യം. അവസാനം ഒരാള്‍ക്ക് ഊട്ട്പുട്ട് കിട്ടി. അടുത്ത ബാച്ചിലും നല്ലൊരു ചോദ്യം. ആര്‍ക്കും ഊട്ട്പുട്ട് കിട്ടിയില്ല.12.45ന് ഞങ്ങള്‍ കയറി. 1മണിക്ക് സാര്‍ വന്ന് ചോദ്യം തന്നു. വളരെ വളരെ എളുപ്പമുള്ള ചോദ്യം. ഞങ്ങള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല ഇത്ര എളുപ്പമുള്ള ഒന്നിടുമെന്ന്. 5മിനിറ്റിനുള്ളില്‍ ഞാന്‍ അല്‍ഗോരിതം എഴുതി സാറിനെ വിളിച്ചു. “സാര്‍ അല്‍ഗോരിതം“. ഓ നീയോ.നീ എന്റെ കൈയില്‍നിന്നും കഴിഞ്ഞ പ്രാവിശ്യവും രക്ഷപ്പെട്ടു(ആദ്യത്തെ ലാബില്‍ എനിക്ക് 99/100 മാര്‍ക്ക് തന്നിരുന്നു). നീ ഇതിനിടെ ഇരിക്കുന്നത് ഞാന്‍ കണ്ടില്ല. കണ്ടിരുന്നേല്‍ ഞാന്‍ ഈ ജനറല്‍ ചോദ്യം ഇടില്ലായിരുന്നു. നിന്നെ ഞാന്‍ അടുത്ത ലാബെക്സാമിന് പിടിച്ചോളാം. 2മണിക്ക് മുന്‍പ് ഞാന്‍ എല്ലാം കഴിഞ്ഞിറങ്ങി. പിന്നീട് റെക്കോഡെടുക്കാന്‍ ലാബില്‍ കയ്യറിയപ്പോള്‍ സാര്‍ ഇന്നലെ ഞങ്ങള്‍ക്ക് എക്സ്റ്റേണലായി വന്ന റ്റീച്ചറിനോട് പറയുന്നത് കേട്ടു “ആ കൊച്ചു പയ്യന്‍ ആ ബാച്ചില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടീല്ല. കണ്ടിരുന്നേല്‍ വേറെ ഏതെങ്കിലും നല്ല ചോദ്യം ഇടുമായിരുന്നു”. ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഞാന്‍ അങ്ങോട്ട് ചെന്നത്. ഞാന്‍: സാര്‍ റെക്കോഡ് എടുത്തോട്ടെ? സാര്‍ (ചിരിച്ചുകൊണ്ട്) : ഹ്മ്ം പോയി എടുത്തോ. അങ്ങനെ 2ലാബും ശുഭകരമായി അവസാനിച്ചു. പിന്നെ ഒരു സംഭവവും കൂടി നടന്നു. അതു പക്ഷേ ഭാഗ്യമാണോ അല്ലയോ എന്നു പറയാനായിട്ടില്ല. എല്ലാം വിചാരിച്ചപോലെ നടന്നാല്‍ അഹാ ഞാന്‍ ഹാപ്പിയായി. എല്ല്ലാം വഴിയെ പറയാം. അല്പം കൂടി കാത്തിരുന്നേ പറ്റൂ; എനിക്കും.
ദക്ഷിണേന്ത്യയിലെ സംഘപരിവാർ പരീക്ഷണശാലയായി കർണ്ണാടക മാറിയിട്ട് ഏറെ വർഷങ്ങളായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് അവർ ആക്കം കൂട്ടിയിരിക്കുകയാണ്. വിദ്വേഷ പ്രചാരണങ്ങൾ വ്യാപകമായിരിക്കുന്നു. ഇത്തരം നീക്കങ്ങൾക്കെല്ലാം പിന്തുണയുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാരും കേന്ദ്ര നേതൃത്വവും ഒപ്പമുണ്ട്. എന്തുകൊണ്ട് കർണ്ണാടക ഈ രീതിയിൽ മാറുന്നു എന്നതിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നു മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ശിവസുന്ദർ. കർണ്ണാടക ദക്ഷിണേന്ത്യയിലെ സംഘപരിവാർ പരീക്ഷണശാലയായി മാറിയിട്ട് ഏറെ നാളുകളായല്ലോ. തെക്കേ ഇന്ത്യയിൽ ബി.ജെ.പിക്ക് ഭരണമുള്ള ഏക സംസ്ഥാനം. വിദ്വേഷ പ്രചാരണങ്ങളും വർഗീയമായ സംഘടിത പ്രവർത്തനങ്ങളും ഹിന്ദുത്വ സംഘടനകളുടെ മുൻകൈയിൽ വ്യാപകമായി നടക്കുകയും സർക്കാർ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യം. സ്കൂൾ കുട്ടികളിലേക്കും വലതുപക്ഷ ആശയങ്ങൾ വ്യാപിപ്പിക്കുന്ന നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു കാലമായി അവിടെ നിന്നും കാണാൻ കഴിയുന്നത്. കർണ്ണാടകത്തിലെ പാഠപുസ്തകങ്ങളിലേക്ക് വരെ കടന്നുകൂടിയിരിക്കുന്ന ഈ ‘ഹിന്ദുത്വ’ എഡിറ്റിംഗിനെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? 2008 മുതൽ 2013 വരെയുള്ള ഭരണകാലത്താണ് ബി.ജെ.പി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്. 2013ൽ സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി. പാഠപുസ്തകത്തിലെ മാറ്റങ്ങളൊന്നും ദേശീയ കരിക്കുലം ഫ്രെയിംവർക്കിൻറെ മാർഗ നിർദേശങ്ങൾ പാലിക്കുന്നതല്ലാത്തതിനാൽ ബരഗൂർ രാമചന്ദ്രപ്പ എന്ന പ്രൊഫസറുടെ നേതൃത്വത്തിൽ ഇത് പരിശോധിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 27 സബ് കമ്മിറ്റികൾ രൂപീകരിച്ചു. 2019ൽ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ബരഗൂർ കമ്മിറ്റി നടത്തിയ തിരുത്തലുകൾ ‘അർധ സത്യങ്ങളാണ്’ എന്ന് പറഞ്ഞ് രോഹിത് ചന്ദ്രതീർത്ഥയെ പുനഃപരിശോധന നടത്താൻ നിയമിച്ചു. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളാണ് അവർ ലക്ഷ്യമിട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ തീവ്ര ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പ്രാസംഗികനാണ് ചന്ദ്രതീർത്ഥ. ബംഗളൂരുവിൽ മാത്തമാറ്റിക്സ് ലക്ചററായി ജോലി ചെയ്തിരുന്ന ചന്ദ്രതീർത്ഥയ്ക്ക് ബരഗൂർ രാമചന്ദ്രപ്പയെപ്പോലെ അനുഭവസമ്പത്ത് ഉണ്ടായിരുന്നില്ല. ടെക്സ്റ്റ്ബുക് റിവിഷൻ കമ്മിറ്റിയിൽ ഭൂരിഭാഗവും ബ്രാഹ്മണരായിരുന്നു. ചന്ദ്രതീർത്ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ് റിവ്യൂ കമ്മിറ്റിയുടെ ഡ്രാഫ്റ്റ് ഒരിക്കലും പരസ്യമാക്കപ്പെട്ടതുമില്ല. കർണ്ണാടകത്തിലെ പാഠപുസ്തകങ്ങൾ അവർ പൂർണ്ണമായി മാറ്റുകയാണ്. ഉൾപ്പെടുത്തൽ, പുറന്തള്ളൽ, തെറ്റായി വ്യാഖ്യാനിക്കൽ എന്നിങ്ങനെ മൂന്നു തരത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുതുതായി ഉൾപ്പെടുത്തിയതിൽ 90 ശതമാനത്തിൽ അധികവും ബ്രാഹ്മിൺ എഴുത്തുകാരെ മാത്രമാണ്. ബ്രാഹ്മണരല്ലാത്ത എഴുത്തുകാരുടെ ബ്രാഹ്മിണിക് ആയ എഴുത്തുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ടിപ്പു സുൽത്താൻറെ ചരിത്രപ്രാധാന്യം പറയുന്ന ഭാഗം ഒഴിവാക്കി, ഒരു മുസ്ലിം ഭീകരവാദിയെന്ന നിലയിൽ അവതരിപ്പിച്ചു. ഡോ. ബി.ആർ അംബേദ്കർ, തന്തൈ പെരിയാർ എന്നിവരുടെ എഴുത്തുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണ്യത്തെ തുറന്നെതിർത്ത അക്കാ മഹാദേവി, കനകദാസ, സൂഫി സന്യാസികൾ എന്നിവരുടെ എഴുത്തുകൾ ഒഴിവാക്കി. ബ്രാഹ്മണ്യ വ്യവസ്ഥയെ ചോദ്യംചെയ്യുന്ന, ലിംഗായത് മുന്നേറ്റത്തിന്റെ നേതാവായ ബസവണ്ണയുടെ ഉദാഹരണം നോക്കൂ. തൻറെ പൂണൂൽ പൊട്ടിച്ചെറിഞ്ഞ നേതാവായ ബസവണ്ണ അങ്ങനെ ചെയ്തിട്ടില്ലെന്നും ഹിന്ദു മതത്തിനകത്ത് തന്നെ സാമൂഹ്യ പരിഷ്‌കരണം നടത്തിയ ആളാണ് എന്നുമാണ് പുതിയ പാഠപുസ്തകം പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പ്രാഥമിക ശിൽപി എന്ന ഡോ. അംബേദ്കറുടെ വിശേഷണം ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദു വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവായാണ് അംബേദ്കറിനെ അവതരിപ്പിച്ചിട്ടുള്ളത്. ഹിന്ദു മതത്തിലുൾപ്പെട്ടയാൾ ആയതിനാലാണ് ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ തെരഞ്ഞെടുക്കാതെ ബുദ്ധിസം തെരഞ്ഞെടുത്തതെന്നും പാഠപുസ്തകം വാദിക്കുന്നു. ബുദ്ധൻ ബ്രാഹ്മണ്യത്തിന് നേരെ ചോദ്യങ്ങളുന്നയിച്ചയാളാണ് എന്ന വസ്തുതയും ഒഴിവാക്കി. ബുദ്ധൻ മൃഗബലിക്ക് എതിരായിരുന്നു എന്നതാണ് അവരുടെ ന്യായീകരണം. തെറ്റായി വ്യാഖ്യാനിക്കാൻ പോലും ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് പെരിയാർ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. വടക്കൻ കർണാടകത്തിലെ ജന്മി സമുദായമാണ് ലിംഗായത്. ബസവണ്ണയെക്കുറിച്ചുള്ള തെറ്റായ പരാമർശം വന്നപ്പോൾ ലിംഗായത് സമുദായം പ്രതിഷേധിച്ചു. കുവെമ്പു എന്നറിയപ്പെടുന്ന കെ.വി കുട്ടപ്പ എന്നൊരു കവിയുണ്ട്. കർണ്ണാടകത്തിന്റെ സംസ്ഥാന ഗീതം എഴുതിയത് കുവെമ്പുവാണ്. വൊക്കലിഗ സമുദായത്തിൽനിന്നുളള കുവെമ്പുവിനെ ദുർവ്യാഖ്യാനം ചെയ്തത് വൊക്കലിഗ സമുദായത്തെയും പ്രശ്‌നത്തിലാക്കി. സർക്കാർ ഈ രണ്ട് സമുദായങ്ങളുടെയും പ്രശ്‌നങ്ങളെ പ്രതീകാത്മകമായി പരിഗണിച്ചു. ബസവണ്ണയെക്കുറിച്ച് വാചകങ്ങൾ ഉൾപ്പെടുത്താമെന്നും കുവെമ്പുവിനെക്കുറിച്ചുള്ള ഭാഗത്തിൽ തെറ്റുവരുത്തിയയാൾക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. മൊത്തം വ്യവഹാരത്തെ ബ്രാഹ്മണ്യവത്ക്കരിക്കുന്ന ചോദ്യം അങ്ങനെ ഒഴിവാക്കപ്പെട്ടു. ജാതിവിഭാഗങ്ങളിലെ എലൈറ്റ് താൽപര്യങ്ങളെ ഉൾക്കൊള്ളാൻ ആർ.എസ്.എസിന് അറിയാം. മിക്കവാറും ലിംഗായത് മഠങ്ങളും ഇപ്പോൾ സ്വന്തമായി ക്യാപിറ്റേഷൻ കൊളേജുകൾ നടത്തുന്നുണ്ട്. അവരുടെ മുതലാളിത്ത താൽപര്യങ്ങൾക്ക് മോദി ഭരണകൂടം വഴങ്ങുന്നുമുണ്ട്. ഓരോ ലിംഗായത് മഠത്തിലും വൊക്കലിഗ മഠത്തിലും ഒരു സംസ്‌കൃത കോളേജ് ഉണ്ടായിരിക്കും. മാംസ ഭക്ഷണങ്ങൾ കഴിക്കാത്തതിൽ അവർ അഭിമാനിക്കും, സംസ്‌കൃത ശ്ലോകങ്ങൾ ചൊല്ലാൻ കഴിയുന്നതിൽ അഭിമാനിക്കും. ഇതൊന്നും മുമ്പ് സാധ്യമായ കാര്യങ്ങളായിരുന്നില്ല. ബസവണ്ണയുടെ കാവ്യങ്ങളെല്ലാം കന്നഡ ഭാഷയിലായിരുന്നു. സംസ്‌കൃതഭാഷയോട് എതിർപ്പുണ്ടായിരുന്നതിനാൽ കന്നഡയിൽ മാത്രമാണ് ബസവണ്ണ എഴുതിയിരുന്നത്. പുതിയ തലമുറയിലെ ആളുകൾ മോദി ആരാധകരാണ്. മോദി ആരാധകർ എന്നു പറയുമ്പോൾ അവരുടെ ജാതി ഇന്ത്യൻ ദേശീയതയോട് തുല്യതപ്പെടുത്തിയവർ. അവരുടെ ഇന്ത്യൻ ദേശീയത മോദിയുടെ ദേശീയതയ്ക്ക് തുല്യമാണ്. അവർക്കതിൽ തുടരാനുള്ള വിഭവങ്ങളുണ്ട്. അവർ പുതിയ സോഫ്‌റ്റ്വെയർ എഞ്ചിനിയർമാരാണ്. ബംഗളൂരുവിലെ പല സോഫ്‌റ്റ്വെയർ കമ്പനികളിലും ആർ.എസ്.എസിന്റെ ശാഖ പ്രവർത്തിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസം നേടിയ ആളുകളാണ് അവിടെപ്പോയി സംസ്‌കൃത ശ്ലോകങ്ങൾ ഉരുവിടുന്നത്, എല്ലാത്തരം സ്ത്രീവിരുദ്ധ ആശയങ്ങളും ഉള്ളിൽ ഊട്ടിയുറപ്പിക്കുന്നത്. ജാതിയും വർഗവും അവർ സ്വാംശീകരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. ഈ ദേശീയത ചെയ്യുന്നത് ദലിതരെയും മുസ്ലീങ്ങളെയും അപരവത്ക്കരിക്കുകയാണ്. ലിംഗായത് ബസവണ്ണ സ്ഥാപിച്ചൊരു മതമാണ്. മുമ്പത്തെ ഹിന്ദു മതത്തിൽ നിന്നും ലിംഗായത് മതത്തിൽ താൽപര്യം തോന്നിയ എല്ലാവരും അതിലേക്ക് ചേർന്നിട്ടുണ്ട്. ബസവണ്ണ ഒരു ബ്രാഹ്മിൺ ആയിരുന്നതുകൊണ്ട് ബ്രാഹ്മണരും ലിംഗായത് മതത്തിൽ ചേർന്നു. താഴ്ത്തപ്പെട്ട ജാതികളിൽനിന്നുള്ളവരാണ് ലിംഗായത് മതത്തിൽ ചേർന്ന കൂടുതൽ പേരും. അവരെല്ലാം ചേർന്ന് പുതിയൊരു മതമുണ്ടാക്കി. ലിംഗായത് ഹിന്ദു മതത്തിന്റെ ഭാഗമല്ല, പക്ഷേ ഇന്ന് അവർ ഹിന്ദു മതത്തിന്റെ ഭാഗമായി സ്വയം കണക്കാക്കി അതിൽ അഭിമാനിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഭൗതിക താൽപര്യങ്ങളെ ഹിന്ദുമതം അഭിസംബോധന ചെയ്യുന്നുണ്ട്. ആധിപത്യം എപ്പോഴും ആത്മീയമായൊരു ന്യായീകരണം ആവശ്യപ്പെടുന്നുണ്ട്. അടിച്ചമർത്തലിനും ആധിപത്യത്തിനും ആത്മീയമായ ന്യായീകരണം നൽകുന്ന ഒരേയൊരു പ്രത്യയശാസ്ത്രം ബ്രാഹ്മണിസമാണ്. ലിംഗായത്തുകളും വൊക്കലിഗരും ഒ.ബി.സി വിഭാഗങ്ങളും മാത്രമാണ് ഗ്രാമങ്ങളിലുള്ളത്, ബ്രാഹ്മണരില്ല. ജാതിവിവേചനത്തിന്റെ നടത്തിപ്പുകാർ ഇപ്പോൾ ഈ വിഭാഗങ്ങളിലുള്ളവരാണ്. ഗ്രാമീണ ജാതിശ്രേണിയിൽ അവർ ബ്രാഹ്മണർക്ക് പകരം മേൽക്കോയ്മ സ്ഥാപിച്ചു. തുടക്കത്തിൽ ഈ പ്രക്രിയ ഏറ്റെടുത്തത് ലിംഗായത്തുകളാണ്. പിന്നീട് വൊക്കലിഗരും അത് ചെയ്തുതുടങ്ങി. ഒ.ബി.സി ജാതികളിലെ മേൽശ്രേണിയിൽ നിൽക്കുന്നവരും പിന്നീട് ബ്രാഹ്മണ്യ മേൽക്കോയ്മ സ്വാംശീകരിച്ചു. എല്ലാവർക്കും ജാതീയത ആവശ്യമുണ്ട്. അതാണ് അംബേദ്കർ പറഞ്ഞത്; ജാതീയത വിഭജിതമായൊരു സംവിധാനമാണ്, അതെല്ലാവർക്കും നേട്ടമുണ്ടാക്കുന്നതാണ്. ജാതിയും വർഗവും ദേശീയതയും തുല്യത എന്നൊരു ആശയത്തിന്മേൽ ഊന്നിക്കൊണ്ട് ഒരുപോലെ ഇല്ലാതാക്കപ്പെടേണ്ടതാണ്, ഇതെല്ലാം നിലനിൽക്കുന്നത് ഒന്നിച്ചാണ് എന്നതുകൊണ്ട്. ഭാഗികമായി ഇതിൽ ഏതെങ്കിലുമൊന്നിനെ നേരിടാൻ കഴിയില്ല. ആർ.എസ്.എസിന് ബ്രാഹ്മണ്യ-ഹിന്ദു-കോർപ്പറേറ്റ് രാഷ്ട്രം എന്നൊരു സമഗ്ര പദ്ധതിയുടെ രൂപരേഖയുണ്ട്. സമാനമായി നമ്മുടെ തുല്യതാ സങ്കൽപങ്ങളും സമഗ്രമായിരിക്കണം. ആർ.എസ്.എസ്സിന്റെ മുഴുവൻ പ്രവർത്തന രീതിയുടെയും അടിത്തറ ജാതി സ്വത്വമാണ്. ആധിപത്യവും അടിച്ചമർത്തലും ജാതി സ്വത്വത്തിന്റെ പേരിലാണ് നടപ്പിലാക്കപ്പെടുന്നത്. പക്ഷെ ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇത് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. എന്തുകൊണ്ടാണ് ജാതി പരസ്യമായി ചർച്ചചെയ്യപ്പെടാത്തത്? എനിക്കുതോന്നുന്നത് മറ്റേത് രാഷ്ട്രീയ പാർട്ടിയെക്കാളും ജാതി ചർച്ച ചെയ്യുന്നത് ആർ.എസ്.എസ് തന്നെയാണ് എന്നാണ്. ജാതി എന്താണെന്ന് അവർക്കറിയാം. അവർക്ക് ബ്രാഹ്മിണിക്കൽ ആധിപത്യത്തിൽത്തന്നെ സ്വയം ഉൾക്കൊള്ളിക്കണം. അവർ ബുദ്ധനെ വിഷ്ണുവിന്റെ പത്താം അവതാരമാക്കുന്നത് ബുദ്ധൻ പ്രശ്‌നമാണ്, ബുദ്ധനെ എങ്ങനെ ബ്രാഹ്മണ വ്യവഹാരത്തിലേക്ക് ഉൾക്കൊള്ളിക്കണം എന്ന് അറിയുകയും ചെയ്യാവുന്നതുകൊണ്ടാണ്. അവർ ജാതി സ്വാഭിമാനത്തെക്കുറിച്ച് ജാഗരൂകരാണ്. ജാതി സ്വാഭിമാന പ്രഖ്യാപനങ്ങളെ അവർ ഗൂഢാലോചനയോടെ കണ്ടു. എങ്ങനെ അതിനെ സ്വാംശീകരിക്കണം എന്ന് ചിന്തിച്ചു. അംബേ്കറുടെ 125ാം പിറന്നാളിന് അവർ പഞ്ചതീർത്ഥവുമായി വന്നു. അങ്ങനെ അംബേദ്കറിനെ ബ്രാഹ്മണ്യവത്ക്കരിച്ചു. അവർ ഒരു ബിംബത്തെ ഏറ്റെടുത്ത് സ്വന്തമെന്ന് അവകാശപ്പെടുകയും അതിന്റെ അന്തസ്സത്ത നശിപ്പിക്കുകയുമാണ് ചെയ്യുക. മറ്റു രാഷ്ട്രീയചിന്തകൾക്ക് ജാതിയെ ഒരു സാമൂഹ്യ യാഥാർത്ഥ്യമായി മനസ്സിലാക്കുന്നതിൽ തോൽവി സംഭവിച്ചു. ഇടതുപക്ഷത്തിന് സംഭവിച്ചത് അതാണ്. ജാതിയെ അടിച്ചമർത്തലിന്റെയും അടിമത്തത്തിന്റെയും മറ്റൊരു ഉപകരണമായി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ജാതിയിലൂടെ വർഗ്ഗവും പ്രകാശിപ്പിക്കപ്പെടുന്നുണ്ട്. ഭരണഘടനയും പൂർണ്ണ അർത്ഥത്തിൽ ജാതി ഉന്മൂലനത്തിന് വഴി ഒരുക്കുന്നില്ല. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം മാത്രമാണ് ഭരണഘടന പ്രശ്നവത്ക്കരിക്കുന്നത്. ജാതിവ്യവസ്ഥയെ ഇല്ലായ്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നൊരാൾക്ക് ഒരു വ്യവസ്ഥയെത്തന്നെ എങ്ങനെ മാറ്റണം എന്ന ബോധ്യമുണ്ടാകണം. മുഴുവൻ ക്രമത്തെയും എങ്ങനെ മാറ്റും എന്ന ബോധ്യമുണ്ടാകണം. ബ്രാഹ്മണിസവും മുതലാളിത്തവും ഇരട്ടശത്രുക്കളാണ് എന്നാണ് അംബേദ്കർ പറഞ്ഞത്. രണ്ടിനെയും നമുക്ക് വേർതിരിക്കാൻ കഴിയില്ല. പക്ഷെ ബി.എസ്.പി ഒരു ഭാഗത്തേക്കും കമ്മ്യൂണിസ്റ്റുകൾ മറ്റൊരു ഭാഗത്തേക്കുമാണ് ശ്രദ്ധ തിരിക്കുന്നത്. ഇവർ നിലനിൽക്കുന്ന ഭരണസംവിധാനത്തിനോട് ചേർന്നുപോകുക തന്നെയാണ് ചെയ്യുന്നത്. മതേതരത്വം എന്ന സങ്കൽപം വളരെ പഴയതാണല്ലോ. ദേശരൂപീകരണ സമയത്തെല്ലാം മതേതരത്വ സങ്കൽപ്പത്തിന് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. എന്നാൽ സമകാലിക ഇന്ത്യയിൽ മതേതരത്വം എന്ന സങ്കൽപ്പം പ്രയോഗത്തിലില്ലാതായിക്കൊണ്ടിരിക്കുന്നതായി കാണാം. കർണാടകയിൽ ഈ മാറ്റം എങ്ങനെ പ്രകടമായി എന്നതിനെക്കുറിച്ച് വിശദമാക്കാമോ ? അംബേദ്കർ തന്നെ പറഞ്ഞിട്ടുള്ളതുപോലെ, മതേതരത്വം ആധുനികതയുടെ ഒരു പ്രൊജക്റ്റാണ്. അത് ജനാധിപത്യത്തോടൊപ്പം ചേർത്തുവെച്ചിരിക്കുന്നു. ജനാധിപത്യത്തെ ഇന്ത്യയുടെ മേൽവസ്ത്രമെന്ന് പറയാം. ഇന്ത്യൻ സമൂഹം ജനാധിപത്യമുള്ളതൊന്നുമല്ല. ഇന്ത്യൻ സമൂഹം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ദലിത്‌വിരുദ്ധവുമാണ്. അതിപ്പോഴും മാറിയിട്ടില്ല. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരു സാമൂഹ്യ വിപ്ലവത്തിലൂടെയല്ല, മുകളിൽനിന്ന് താഴേക്ക് എന്ന ക്രമത്തിലുള്ള ഒരു സംവിധാനത്തിലൂടെയാണ്. അടിസ്ഥാന സാമൂഹ്യ സമവാക്യങ്ങളും അടിസ്ഥാന സാമ്പത്തിക സമവാക്യങ്ങളും മാറിയിട്ടില്ല. മൂല്യങ്ങളിൽ മാത്രമല്ല ജനാധിപത്യമുണ്ടാകേണ്ടത്, നമ്മുടെ ഭൗതിക ജീവിതത്തിലും ആ മാറ്റങ്ങൾ ഉണ്ടാകണം. അടിസ്ഥാന സാമൂഹ്യ സമവാക്യങ്ങൾ മാറണം. അത്തരം മുന്നേറ്റങ്ങൾ നമുക്കുണ്ടാകണം. പക്ഷെ അതൊക്കെയും പല തരത്തിൽ വ്യതിചലിച്ചുപോയി. ജാതിയുടെ ചോദ്യം ജനാധിപത്യപരമായി മനസ്സിലാക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പരാജയവും ജാതിക്കെതിരായ മുന്നേറ്റങ്ങൾ സംവിധാനങ്ങളുടെ ചലനാത്മകതയെ മനസ്സിലാക്കുന്നതിൽ നേരിട്ട പരിമിതിയും വ്യതിചലനങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മളൊരു ഫാസിസ്റ്റ് കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ആശയപരമായ ഫാസിസത്തെ രാഷ്ട്രീയമായി നേരിടണമെങ്കിൽ അതിന്റെ സാമൂഹികവും ശാരീരികവുമായ സാമീപ്യത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും പറ്റണം. ഈ തടസ്സത്തെ മറികടക്കൽ അത്ര എളുപ്പമല്ല. തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നതുപോലെയുള്ള ജാതിവിരുദ്ധ മുന്നേറ്റങ്ങൾ കർണാടകത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷെ ആ അർത്ഥത്തിലൊരു ഗ്രാമീണ ഇടതുമുന്നേറ്റം ഉണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റ്, പുരോഗമന പ്രത്യയശാസ്ത്രങ്ങൾ കർഷക വിഭാഗത്തിനിടയിൽ വേരുറപ്പിച്ചിരുന്നില്ല. കാർഷികമേഖല ഭൂമി ഉടമസ്ഥതയുള്ള വൊക്കലിഗ, ലിംഗായത് വിഭാഗങ്ങളുടെ കൈകളിലായിരുന്നു. പക്ഷെ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ് നമുക്ക് ആത്മീയമായ, ബ്രാഹ്മണ്യ കടുംപിടിത്തങ്ങളെ ചോദ്യം ചെയ്ത മുന്നേറ്റങ്ങളുണ്ടായിരുന്നു. കർണ്ണാടകത്തിലെ അടിസ്ഥാന മുന്നേറ്റം പ്രാപഞ്ചികമായ മാനവികതയെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. പക്ഷെ വ്യവസ്ഥയുടെ രാഷ്ട്രീയ സമ്പദ്ഘടനയെക്കുറിച്ച് അത് അധികം മനസ്സിലാക്കിയിരുന്നില്ല. ഇന്നും അതൊരു വലിയ പോരായ്മയാണ്. സ്വാതന്ത്ര്യ പോരാട്ടത്തിലെ സ്വാധീനം അംബേദ്കറോ പെരിയാറോ ആയിരുന്നില്ല, ഗാന്ധിയും ലോഹ്യയും ആയിരുന്നു. ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ കാര്യത്തിൽ ഗാന്ധിസം വലിയ പങ്കുവഹിച്ചു. എന്നാൽ സാമൂഹ്യക്രമത്തെ മാറ്റുന്നതിൽ ഗാന്ധിസം പ്രത്യേകിച്ചൊന്നും സംഭാവന ചെയ്തില്ല. ടിപ്പു സുൽത്താന്റെയും കൃഷ്ണരാജ വടിയാറുടെയും കാലങ്ങളിൽ സംസ്ഥാനത്ത് സംവരണം നിലവിൽവന്നു. ടിപ്പു സുൽത്താൻ ഗ്രാമീണ ക്രമങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. മനുസ്മൃതി, മനു ക്രമങ്ങൾ നിലനിന്ന ഗ്രാമീണ സമവാക്യങ്ങളെ അട്ടിമറിച്ച ഒരേയൊരു ഭരണാധികാരിയായിരുന്നു ടിപ്പു. ഇതിന്റെ നേട്ടം ശൂദ്രവിഭാഗത്തിനുണ്ടായി. അവർ ഭരണവർഗമായി. അവർ ഉദ്യോഗസ്ഥ തലങ്ങളിലെത്തി. അവർ ബ്രാഹ്മണ്യ വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോയി. കർണ്ണാടകത്തിൽ ശൂദ്ര എന്നത് ഏകദേശം ഇരുനൂറോളം ജാതികളുള്ള ഒരു ശ്രേണിയാണ്. അതിൽത്തന്നെ പ്രബല ജാതിവിഭാഗങ്ങളും കീഴാള ജാതിവിഭാഗങ്ങളുമുണ്ട്. ഭൂരഹിതരായ ജാതികളും ഭൂ വിഭവമുള്ള ജാതികളുമുണ്ട്. പക്ഷെ പരമ്പരാഗത ഭൂപ്രമാണിമാർ/ജന്മികൾ ഇപ്പോഴും ലിംഗായത്, വൊക്കലിഗ വിഭാഗക്കാരാണ്. ആധുനിക സമ്പദ് വ്യവസ്ഥയിലേക്ക് പ്രവേശിച്ചത് അവരാണ്. കാർഷിക പ്രതിസന്ധികളെ അങ്ങനെ അവർക്ക് മറികടക്കാൻ കഴിഞ്ഞു. ഒരു കാൽ ആധുനിക സമ്പദ് വ്യവസ്ഥയിലും മറ്റേത് ഗ്രാമീണ കാർഷിക വൃത്തിയിലും ഉറപ്പിച്ച് അവർ നിന്നു. കാർഷിക പ്രതിസന്ധികൾ അവരെ ബാധിച്ചതേയില്ല. ആധുനിക സമ്പദ് വ്യവസ്ഥയിൽ നീക്കിയിരിപ്പുകളില്ലാത്തവരും വിദ്യാഭ്യാസം ലഭിക്കാത്തവരുമാണ് ആത്മഹത്യ ചെയ്യുന്നത്. സംവരണം ചെറിയൊരു വിഭാഗം ദലിതർക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വമുള്ള തൊഴിൽ മേഖലയിൽ എത്താൻ വഴിയൊരുക്കി. സാക്ഷരരായിരിക്കുമ്പോഴും കഴിഞ്ഞ നാൽപതു വർഷമായി തൊഴിലവസരങ്ങളിൽനിന്നും അവർ വിവേചനം നേരിട്ടു. ഇത് ജാതി തൊഴിലിലേക്ക് അവരെ തിരിച്ചെത്തിക്കുന്നു. ജാതിക്രമം ഇപ്പോഴും നടപ്പിലാക്കപ്പെടുന്നു. ആധുനിക സമ്പദ് വ്യവസ്ഥയിൽ അവസരങ്ങളും അതിലേക്കുള്ള പ്രവേശന സാധ്യതയും ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തിൽ നിയന്ത്രിതമാണ്. സ്വകാര്യ തൊഴിൽ മേഖലയിൽ സംവരണമില്ല. നാരായണമൂർത്തി, പ്രേംജി എന്നിവർ ബംഗളൂരുവിൽനിന്നുള്ള കോർപ്പറേറ്റുകളാണ്. അവരുടെ സ്ഥാപനത്തിൽ ജാതി അടിസ്ഥാനമാക്കില്ലെന്നും മെറിറ്റ് മാത്രമേ നോക്കൂ എന്നും അവർ പറഞ്ഞു. യു.ജി.സി മുൻ ചെയർമാൻ നടത്തിയ അക്കാദമിക് സ്റ്റിങ് ഓപറേഷനിൽ വിവിധ ജാതിവാലുകൾ ചേർത്തുള്ള അഞ്ച് അപേക്ഷകൾ നൽകി. ഉദാഹരണത്തിന് ശിവസുന്ദർ ഭട്ട്, ശിവസുന്ദർ ദാസ്, ശിവസുന്ദർ ചമാർ, ഷബീറുള്ള എന്നിങ്ങനെ. ഓരോ പേരും ഞാൻ ഏത് ജാതിയിൽപെട്ടയാളാണെന്ന് സൂചിപ്പിക്കുന്നു. എല്ലാ അപേക്ഷകർക്കും എം.ഇ.യിൽ ഒന്നാംറാങ്കുണ്ട്. ഈ അപേക്ഷകൾ അവർ അഞ്ഞൂറ് സ്വകാര്യ സ്ഥാപനങ്ങളിലേക്കയച്ചു. ഇ.പി.ഡബ്‌ള്യു വെബ്‌സൈറ്റിൽ ഇതിനെപ്പറ്റി വായിക്കാം. അവർ മെറിറ്റ് മാത്രമാണ് പരിഗണിച്ചതെങ്കിൽ അവർക്കെല്ലാവർക്കും ഇന്റർവ്യൂ കോൾ വരുമായിരുന്നു. പക്ഷേ ഇന്റർവ്യൂവിലെത്തിയ 90 ശതമാനം പേരും ഭട്ടുകളാണ്. ഷബീറുള്ള ഏറ്റവും അവസാനമെത്തി, അതുകഴിഞ്ഞ് എസ്.സി വിഭാഗത്തിൽനിന്നുള്ളവരും. അക്കാദമികമായിത്തന്നെ സ്ഥാപിക്കപ്പെട്ട വസ്തുതയാണ് അവർ മെറിറ്റിന് ഒരു വിലയും കൊടുക്കുന്നില്ലെന്ന്. ജാതി മാത്രമാണ് അവിടെ മാനദണ്ഡം. ഒരു സ്ഥാപനത്തിന്റെ ഉടമ അയാളുടെ ജാതിയിൽനിന്നുള്ളവരെ മാത്രമേ പ്രധാന പദവികളിലേക്ക് ജോലിക്കെടുക്കുന്നുള്ളൂ എന്ന് സ്ഥാപിക്കുന്നൊരു പഠനം അശ്വിനി ദേശ്പാണ്ഡേ ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് ബോർഡ്‌റൂമുകളിൽ അതിനാൽത്തന്നെ വിവിധ ജാതികളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. എന്തുകൊണ്ടാണ് കന്നഡ ദേശീയതയ്ക്ക് ഹിന്ദു ദേശീയതയുമായി വേഗം താദാത്മ്യപ്പെടാൻ കഴിയുന്നത്? ഇന്ത്യൻ ദേശീയതയോട് വിയോജിപ്പുകൾ പ്രകടിപ്പിച്ച മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിന്റെ സ്ഥിതിയല്ലല്ലോ കർണ്ണാടകയുടേത്. കന്നട മാധ്യമങ്ങൾക്ക് അതിലുള്ള പങ്ക് എന്താണ്? ആദ്യത്തെ കന്നഡ ദിനപത്രം മംഗളൂരുവിൽനിന്നുള്ള കൃസ്ത്യൻ മിഷണറിമാരാണ് കൊണ്ടുവന്നത്. ബ്രാഹ്മണരും അതുകഴിഞ്ഞ് ലിംഗായത്തുകളും മാത്രമാണ് അന്ന് സാക്ഷരത നേടിയിരുന്നത്. വൊക്കലിഗർക്ക് ആ കാലത്ത് സാക്ഷരതയുണ്ടായിരുന്നില്ല. ദേശീയത എന്നുപറയുമ്പോൾ, കാര്യങ്ങളെ ഹിന്ദുത്വ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഈ ഉപരി(വർഗ)ജാതികളുടെ മനസ്സിലാക്കലിലുള്ള ദേശീയതയാണ്. ബെനഡിക്റ്റ് ആൻഡേഴ്‌സണിന്റെ ‘ഇമാജിൻഡ് കമ്മ്യൂണിറ്റീസ്’ എന്ന പുസ്തകത്തിൽ പ്രസ് വഹിച്ച പങ്കെന്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതയുടെ പിന്നാലെ പോകുന്ന ഇമേജുകൾ എന്തൊക്കെയാണെന്ന് അതിലുണ്ട്. പക്ഷേ ചരിത്രപരമായി കർണ്ണാടകം ഒരു വിഭജിത പ്രദേശമാണ്. കഴിഞ്ഞ എഴുനൂറു വർഷങ്ങളായി നമ്മളാരും ഏകീകൃതമായിരുന്നില്ല. ചിലഭാഗങ്ങൾ ശ്രാവണരുടേത്, അറുനൂറു വർഷങ്ങൾക്ക് മുമ്പ് ഒരുഭാഗം നിസാം ഭരണത്തോടൊപ്പം പോയി. ഇന്നത്തെ കർണ്ണാടകത്തിലെ നാല് ജില്ലകൾ തെലങ്കാനയിലായിരുന്നു. നോർത്ത് കർണ്ണാടകയിലെ ആറ് ജില്ലകൾ ബോംബേ പ്രസിഡൻസിയിലായിരുന്നു. രണ്ടോ മൂന്നോ സൗത്ത് കർണ്ണാടക ജില്ലകൾ, പ്രത്യേകിച്ച് തീരദേശ ജില്ലകൾ മദ്രാസ് പ്രസിഡൻസിയിലായിരുന്നു. പഴയ മൈസൂർ പ്രവിശ്യ മാത്രമാണ് കന്നഡ ഭരണാധികാരിയുടെ കീഴിൽ. വടക്കൻ ഭാഗത്ത് മറാത്തി ഭാഷയുടെ സ്വാധീനം, അവർ തിലക് ദേശീയതയിൽ ഊറ്റംകൊണ്ടു. ബെൽഗാം, ധാർവാഡ്, ഹൂബ്ലി, ഹാവേലി എന്നിവിടങ്ങൾ തിലകിന്റെയും സവർക്കറുടെയും ആശയങ്ങളിൽ പ്രചോദിതരായി. ഹൈദരാബാദിനോടടുത്ത, നിസാം ഭരണത്തിൻകീഴിലുണ്ടായിരുന്ന ബിദർ, റായ്ചൂർ എന്നിവിടങ്ങളിൽ ഉറുദുവും മറാത്തിയും ഉണ്ടായിരുന്നു. മധ്യഭാഗം വിജയനഗര സാമ്രാജ്യത്തിൻ കീഴിലായിരുന്നു. ഇതേത്തുടർന്നുണ്ടായ കുടിയേറ്റങ്ങളും ചരിത്രപരമായി ശ്രദ്ധിക്കണം. നമുക്ക് ഏകീകൃതമായൊരു ഭൂമിശാസ്ത്രപരമോ ദേശീയമോ ആയൊരു ചരിത്രമില്ല. മുതലാളിത്ത രീതിയിലുള്ള ഉത്പാദനവും ആധുനിക വിദ്യാഭ്യാസവും ഈ പ്രദേശങ്ങളിൽ നിർണ്ണായകമാണ്. കൊളോണിയൽ ആധുനിക വിദ്യാഭ്യാസം നേടിയ മറാത്തികളും ബംഗാളികളും ഇന്ത്യൻ ദേശീയതയുടെ ആദ്യപ്രചാരകരായി. ഇതുതന്നെ മദ്രാസ് പ്രസിഡൻസിയിലേക്കും ബോംബേ പ്രസിഡൻസിയിലേക്കും എത്തിച്ചു. നോർത്ത് കർണ്ണാടകയിലെ ആളുകൾ കർണ്ണാടകയുടെ ഏകീകരണം ആവശ്യപ്പെട്ടു. അതിനായി അവർ പ്രസ്സിനെ ഉപയോഗിച്ചു. വചന ചലുവളി, ബസവണ്ണയുടെ എഴുത്തുകൾ ഇതെല്ലാം വന്നു. കർണ്ണാടകയെക്കുറിച്ചുള്ള അഭിമാനം കൊള്ളലാണ് കർണ്ണാടകയുടെ ഏകീകരണത്തിന് ഉറവിടമായത്. ഇതുപറയുമ്പോഴും പ്രശ്‌നമുണ്ട്. വെറും കന്നഡിഗ അഭിമാനം കൊള്ളലല്ല അത്, ഹിന്ദു കന്നഡ എന്ന അഭിമാനിക്കലാണത്. ദേശീയത വിജയനഗര സാമ്രാജ്യത്തിന്റെ അഭിമാനമാണ്. ഗളഗനാഥ എഴുതിയ ആദ്യനോവൽ ഒരു മറാത്തി നോവലിന്റെ അനുകരണമാണ്. ശിവാജി ഔറംഗസേബിനാൽ തോൽപ്പിക്കപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ചാണ് ആ മറാത്തി നോവൽ. ഒരു മുസ്ലിം വിരുദ്ധ നോവലാണത്. വിജയനഗര സാമ്രാജ്യത്തെ തോൽപിച്ച ബാമനി സുൽത്താന്മാരുണ്ട്. ഹിന്ദുയിസത്തിന്റെ കോട്ടയായി കരുതപ്പെട്ട വിജയനഗര സാമ്രാജ്യം തോൽപിക്കപ്പെട്ടു. കന്നഡ ദേശീയത ഹിന്ദു ദേശീയതയുമായി സമീകരിക്കപ്പെട്ടു. ഇന്ത്യൻ ദേശീയതയിൽനിന്ന് ദൂരംപാലിക്കാൻ കഴിഞ്ഞിരുന്ന തമിഴ്‌നാടിനെപ്പോലെയല്ല കന്നട. കന്നഡ ദേശീയവാദി നേതാക്കൾക്ക് അതിന് കഴിഞ്ഞിരുന്നില്ല. അവരുടെ പൊക്കിൾക്കൊടി ഹിന്ദു ദേശീയതയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ സാമ്രാജ്യത്വ അഭിമാനം ദക്ഷിണേന്ത്യയിലും ഇന്ത്യയിലാകെത്തന്നെയും സ്വാധീനശക്തിയായിരുന്നു എന്നാണോ? 1860 മുതൽ തന്നെ മുസ്ലിം സ്വത്വ വാദത്തെ ഹിന്ദു ദേശീയത എതിർത്തിരുന്നു എന്ന് കാണാം. ഹിന്ദു ദേശീയതയെ ഇന്ത്യൻ ദേശീയതയിലേക്കു കൊണ്ടുവന്നതിൽ വലിയ പങ്കുവഹിച്ച ആര്യസമാജം തന്നെ ഉദാഹരണം. ‘വന്ദേമാതരം’ വന്നത് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദ മഠ് എന്ന നോവലിൽനിന്നാണ്. ഈ നോവലിൽ മുസ്ലിമിനെതിരായ ഹിന്ദു അഹന്തയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ പക്ഷെ അവർ ശത്രുവായി കണ്ടില്ല. ആനന്ദ് മഠിലെ നായകൻ അവസാന സീനിൽ പറയുന്നുണ്ട് നമ്മളൊരു മുസ്ലിം ഭരണാധികാരിയെ തോൽപ്പിച്ചിരിക്കുന്നു, ഇനി നമുക്ക് ബ്രിട്ടീഷിനെ തോൽപിക്കണം എന്ന്. അപ്പോൾ അയാളോട് ദൈവികമായൊരു ശബ്ദം പറയുന്നു, ബ്രിട്ടീഷുകാരുമായി പോരാടരുത്, അവർ നിന്റെ സുഹൃത്തുക്കളാണ്. 19ാം നൂറ്റാണ്ടുമുതലുള്ള പ്രധാന വികാരവും വിചാരവും പിന്നീട് അതായി. തിലക് അത് തുടർന്നു. സ്വാമി വിവേകാനന്ദനും അരബിന്ദോയും അത് തുടർന്നു. സവർക്കറതിനെ ഏകീകരിച്ചു, ഹെഡ്‌ഗെവാർ അതിനെ മുന്നോട്ടുകൊണ്ടുപോയി. ഒരു ലേഖനത്തിൽ നിങ്ങൾ എഴുതിയിട്ടുണ്ടല്ലോ, ‘വർഗീയത തീവ്രമാകുന്നു എന്നതിൽ നിങ്ങൾക്ക് അത്ഭുതപ്പെടാൻ ഒന്നുമില്ല’എന്ന്. ഈ പ്രസ്താവന ഒന്ന് വിശദമാക്കാമോ? കർണ്ണാടക ഒരു പ്രധാന ലാബോറട്ടറി ആയി മാറിയതിലോ ഹിന്ദു സാമ്രാജ്യത്തിന്റെ രണ്ടാം ഗുജറാത്ത് ആയി മാറിയതിലോ അത്ഭുതപ്പെടാനില്ല എന്നാണ് ഞാൻ ആ ലേഖനത്തിൽ സൂചിപ്പിച്ചത്. കഴിഞ്ഞ മുപ്പതു വർഷങ്ങളിലായി മധ്യവർത്തികളായ രാഷ്ട്രീയ പാർട്ടികളുടെ യാത്ര വലതുപക്ഷത്തേക്കാണ്. ലിംഗായത്തുകൾ കോൺഗ്രസിനെ ഉപേക്ഷിക്കാൻ നിരവധി കാരണങ്ങളുണ്ട്. വൊക്കലിഗർ ജെ.ഡി.എസ് തുടങ്ങി. ഇടതുപക്ഷത്തിനോ പുരോഗമന പ്രസ്ഥാനങ്ങൾക്കോ പൊതുജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നില്ല. അതിനാൽ രാഷ്ട്രീയമാറ്റം വലതുപക്ഷത്തിലേക്കായിരുന്നു. മുമ്പ് ബി.ജെ.പിയുമായി അകലം പാലിച്ചിരുന്ന പ്രധാന സമുദായങ്ങൾ പ്രത്യയശാസ്ത്രപരമായി ബി.ജെ.പിയോടു ചേർന്നു. ബി.ജെ.പിയിലേക്ക് പോകുന്നതിനുമുമ്പുള്ള ഒരു താൽക്കാലിക സ്ഥലമായിരുന്നു അവർക്ക് ജനതാദൾ. ഇതു സംഭവിച്ചത് എൺപതുകളിലാണ്. 1990മുതൽ ആർ.എസ്.എസ് അവിടെ പ്രത്യേക ലക്ഷ്യത്തോടെ പ്രവർത്തിച്ചുതുടങ്ങി. ഭാരതീയ ജനസംഘത്തിന്റെ ആദ്യ യൂണിറ്റുകൾ കർണ്ണാടകയിലാണ് സ്ഥാപിതമായത്. അറുപതുകളിലും എഴുപതുകളിലും അവർക്ക് ബ്രാഹ്മണരല്ലാത്തവർക്കിടയിലും വോട്ടുകൾ കിട്ടിയിരുന്നു, ഒമ്പത് ശതമാനത്തിൽ അധികം വോട്ട് അവർ നേടി. 1967ൽ അവർക്ക് അസംബ്ലിയിൽ നാല് സീറ്റുകൾ കിട്ടി. 1980ന് ശേഷം ഇന്ത്യയിൽ ഹിന്ദു ദേശീയത വലിയ അംഗീകാരം നേടി. ദേശീയതലത്തിൽ അവർ അംഗീകരിക്കപ്പെടുകയും അധികാരം പങ്കിടുകയും ചെയ്തു. ഇത് 1990കളിലായിരുന്നു. ലിംഗായത് വിഭാഗത്തിൽ നിന്നും യെദ്യൂരപ്പ ഉയർന്നുവരുന്നത് അപ്പോഴാണ്. ലിംഗായത്തുകൾക്ക് ഒരു നേതാവ് ഉണ്ടായിരുന്നില്ല. എണ്‍പതുകളില്‍, കോൺഗ്രസുകാരനല്ലാത്ത ഒരു നേതാവിനെ അവർക്ക് വേണമായിരുന്നു. രാംകൃഷ്ണ ഹെഗ്‌ഡേയിലേക്ക് അവരെത്തുന്നത് അങ്ങനെയാണ്. യെദ്യൂരപ്പ ആ സ്ഥാനമേറ്റെടുത്ത ശേഷം അവർക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണവും വോട്ട് ബേസും വലുതായി. തുടക്കത്തിൽ അംഗീകരിക്കപ്പെടാൻ അവർ വലിയ പേരുകൾ ഉപയോഗിച്ചു. ഭൂപെൻ ഹസാരികയെ ബി.ജെ.പി ഉൾച്ചേർത്തു. അസമിൽനിന്നുള്ള ഇടതുപക്ഷക്കാരനായ പാട്ടുകാരനായിരുന്നു ഹസാരിക. ജനസമ്മതി നേടാനാണ് ഇങ്ങനെ ചെയ്തത്. താഴേത്തട്ടിൽ, ആളുകൾക്കിടയിൽ ആർ.എസ്.എസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ജാതി സംഘടനകൾ സംസ്‌കൃതവൽക്കരിക്കപ്പെട്ടു. കർണ്ണാടകത്തിൽ ആധിപത്യമുള്ള സാമൂഹ്യസംഘടനയാണ് മഠങ്ങൾ. മഠം ഒരു കോർപറേറ്റ് സംവിധാനമാണ്. മഠത്തിലെ സന്യാസി പറയുന്നത് സമുദായത്തിലെ എല്ലാവരും കേൾക്കും. മഠങ്ങളെയും ആർ.എസ്.എസ് നിയന്ത്രണത്തിലാക്കി. ബിജെപി ഭരണകൂടങ്ങളുടെ പിന്തുണയുള്ള ഒരു കോർപ്പറേറ്റ് വ്യവസായം പോലെയായി മഠങ്ങൾ മാറി. കശ്മീർ, രാം മന്ദിർ, ഏകീകൃത സിവിൽ കോഡ് എന്നിങ്ങനെ മൂന്ന് പ്രശ്‌നങ്ങളുപയോഗിച്ചാണ് അവർ പിന്നീട് അധികാരത്തിലെത്തിയത്. ഈയിടെ കർണ്ണാടക സംസ്ഥാന നിയമസഭയിൽനിന്നുള്ള ഒരു വീഡിയോ കാണാൻ ഇടയായി. എം.എൽ.എയോട് സ്പീകർ പറയുന്നു, ഒരു ദിവസം നിങ്ങൾക്കും ‘നമ്മുടെ ആർ.എസ്.എസ്’ എന്ന് പറയേണ്ടിവരുമെന്ന്. താങ്കളും അത് കണ്ടിട്ടുണ്ടാകുമല്ലോ. എന്താണ് തോന്നിയത് ? ഇതാണ് ഇന്നത്തെ കർണാടകയുടെ അവസ്ഥ. ഹിജാബ് വിവാദ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ചർച്ച തുടങ്ങിയത് ഒരു കോൺഗ്രസ് എംഎൽഎ സമീർഖാൻറെ മറുചോദ്യത്തിൽ നിന്നാണ്. ചോദ്യം ഇങ്ങനെയായിരുന്നു, “നിങ്ങൾ ഹിജാബ് മാത്രമാണല്ലോ നിരോധിക്കുന്നത്, കുങ്കുമക്കുറിയും മറ്റ് ഹിന്ദു അടയാളങ്ങളും ധരിക്കുന്നത് എന്തുകൊണ്ട് കാണുന്നില്ല?” ഷിമോഗയിലെ ഒരു കൊളേജിൽ കാവി പതാക ഉയർത്തിയതിനെ അനുകൂലിച്ച ഒരു മന്ത്രിയുണ്ട്, ഗ്രാമവികസന മന്ത്രി കെസി ഈശ്വരപ്പ. കാവി പതാക ഉയർത്തുന്നതിൽ എന്താണ് പ്രശ്‌നമെന്നാണ് ഈശ്വരപ്പ ചോദിച്ചത്. വളരെ പ്രധാനപ്പെട്ട ആ കസേരയിലിരുന്നുകൊണ്ടാണ് സ്പീക്കർ പറഞ്ഞത്, ‘ഒരു ദിവസം നിങ്ങൾക്കും ആർ.എസ്.എസിനെ അംഗീകരിക്കേണ്ടിവരും, ആർ.എസ്.എസുകാരായതിനാൽ നമ്മളെല്ലാം അഭിമാനികളാണ്’ എന്ന്. മുമ്പ് ഈ രീതിയിൽ തുറന്നു സംസാരിച്ചിരുന്ന കാര്യങ്ങളായിരുന്നില്ല ഇതൊന്നും. ഇന്നത് കുറേക്കൂടി അഭിമാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതെ, ഞാനൊരു ആർ.എസ്.എസ്സുകാരനാണ്, ഞാനൊരു മുസ്‌ലീം കൊലയാളിയാണ് എന്ന് പറയുന്നത് അഭിമാനമായി മാറിയിരിക്കുന്നു. വളരെ സാധാരണമായ രീതിയിൽ, കൃത്യമായ പദ്ധതിയോടെയാണ് ഇതെല്ലാം സംഭവിച്ചത്. കർണ്ണാടക രാഷ്ട്രീയത്തിന്റെ ചലനാത്മകത അവരുടെ വളർച്ചയ്ക്കുവേണ്ട എല്ലാ അവസരങ്ങളും നൽകുന്നുണ്ടായിരുന്നു. മുമ്പ് എംപിമാർ നേടിയ വോട്ട് ഷെയറിനേക്കാൾ വലിയ വിജയ ശതമാനത്തിലാണ് തേജസ്വി സൂര്യയും നന്ദകുമാർ ഹെഗ്‌ഡെയും ജയിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് ഇവരുടെ മാർജിൻ. ഇസ്ലാം ലോക മാനവികതയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്ന് പറയുന്നയാളാണ് ഹെഗ്‌ഡെ. ഇത്തരം അഭിപ്രായങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് അവർ നേടിയത്. ഭീകരമായ രീതിയിൽ അവർക്ക് ഹിന്ദുത് വരാഷ്ട്രീയവുമായി മുന്നോട്ടുപോകാം. കശ്മീരിൽ അവർ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു. വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവ കൂടാതെ നോട്ട് നിരോധനവും ഒരു ദുരന്തമായിരുന്നു. ലാഭാർത്ഥി പദ്ധതി, കോവിഡ് വാക്‌സിനേഷൻ എന്നിവ അവരെ സഹായിച്ചിട്ടുണ്ടാകണം. ബി.ജെ.പിയെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തുക എന്നത് അസാധ്യമായൊരു കാര്യമായി മാറിയിരിക്കുന്നു. യു.പിയിൽ മതപരിവർത്തന നിരോധനനിയമവും കർണാടകത്തിൽ ഗോഹത്യാ നിരോധന നിയമവും പാസാക്കി, എത്ര എളുപ്പത്തിലാണ് അവർക്ക് ഈ നിയമനിർമാണങ്ങൾ സാധ്യമായത്? ഗോഹത്യാ നിരോധന നിയമം കർഷകർക്ക് വലിയൊരു പ്രശ്‌നമാണ്. പാൽ ഉൽപാദനമില്ലാത്ത ഒരു പശുവിനെ, കൃഷിക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു കാളയെ വിൽക്കാതെ മറ്റൊന്നിനെ വാങ്ങിക്കാൻ കഴിയില്ല. ഇങ്ങനെ വിൽക്കുന്നതും അവരൊരു കുറ്റകൃത്യമാക്കിയിരിക്കുകയാണ്. ഇത് കർഷകർക്ക് മുന്നിൽ വലിയൊരു പ്രതിസന്ധിയാണ്. പ്രതിഷേധങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. കർണ്ണാടകത്തിലെ മിൽക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കി. കാരണം, പാൽ ഉൽപാദകർ വലിയ പ്രതിസന്ധിയിലാണ്. പശുക്കളെ ജീവിതകാലം മുഴുവൻ തീറ്റിപ്പോറ്റാനൊന്നും കർഷകർക്ക് കഴിയണമെന്നില്ല. മുസ്ലീം വ്യാപാരികളുടെ താൽപര്യങ്ങളെ എന്ന പോലെ തന്നെ, ഹിന്ദു കർഷകരെയും ഈ നിയമം പ്രശ്‌നത്തിലാക്കുന്നുണ്ട്. മതപരിവർത്തന നിരോധന നിയമം മുസ്ലീം മതവിഭാഗത്തെ അപഹസിക്കുന്ന തരത്തിലുള്ളതാണ്. ഓരോ സംസ്ഥാനത്തും ഈ മോഡലിലുള്ള നിയമനിർമാണം നടന്നാൽ അതൊരു വലിയ പ്രശ്‌നമാകും. സ്‌പെഷ്യൽ മാര്യേജ് ആക്റ്റിൽ ഇപ്പോൾ വിവാഹം നടക്കുന്ന കാര്യം മുൻകൂട്ടി പരസ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ട്. രജിസ്ട്രാറുടെ ഓഫീസിൽ നോട്ടീസ് പ്രദർശിപ്പിക്കപ്പെടും. പക്ഷെ യുപിയിലെ മതപരിവർത്തന നിരോധന നിയമം അനുസരിച്ച് മറ്റൊരു മതത്തിലെ ആളെ വിവാഹം ചെയ്യണമെങ്കിൽ മജിസ്‌ട്രേറ്റിനെ അറിയിക്കണം. രക്ഷിതാക്കളുടെ അനുമതി മാത്രം പോരാ. സ്വകാര്യ കാര്യങ്ങളിൽ ഭരണകൂടം ഇടപെടുക എന്നത് അപകടകരമാണ്. കോൺഗ്രസിനും ജനതാദളിനും വിധാൻസഭയിൽ ഭൂരിപക്ഷത്തിമുണ്ടായിരുന്നെങ്കിൽ അവർ ഈ നിയമനിർമാണം അനുവദിക്കുമായിരുന്നോ? തെരഞ്ഞെടുപ്പു നേട്ടങ്ങൾ പരിഗണിച്ചാൽ ചിലപ്പോൾ അവരീ നിയമനിർമാണത്തെ അംഗീകരിക്കില്ലായിരിക്കാം. പക്ഷേ ജെ.ഡി.എസിന്റെ പ്രവർത്തന രീതി പ്രവചിക്കാൻ കഴിയാത്തതാണ്. ഈ പാർട്ടികൾക്കൊന്നും ആശയപരമായി വലിയ വ്യത്യാസങ്ങളില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് നമുക്കൊരു പാർലമെന്ററി പ്രതിപക്ഷമില്ല. ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളേ ഉള്ളൂ. ഇതു രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ രാജ്യത്ത് പാർലമെന്ററി രാഷ്ട്രീയത്തിന് ഫാസിസത്തെ തോൽപിക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ജനങ്ങളുടെ കരുത്തിൽ നിന്ന് തെരുവിലുണ്ടാകുന്ന മാറ്റങ്ങൾക്കേ അതിന് കഴിയൂ. നമ്മളിപ്പോഴും പലതരം കംഫർട്ട് സോണുകളിൽ തുടരുകയാണ്. മാറ്റത്തിനുള്ള സാമൂഹ്യ അടിത്തറ നമ്മൾ തന്നെ ഉണ്ടാക്കേണ്ടതാണ്. അത് സമയമെടുക്കും. അടുത്ത ഇരുപത് വർഷത്തേക്ക് എന്തുചെയ്യണമെന്ന് നമ്മൾ പദ്ധതി രൂപീകരിക്കണം. ഇതു ചെയ്യേണ്ടത് നിങ്ങളുടെ തലമുറയാണ്, ഞങ്ങളുടെ തലമുറയുടെ ജോലിയല്ല. ഇന്ത്യൻ മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗം ഇന്ന് ഭരണകൂടത്തോട് ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകനെന്ന നിലയിൽ മാധ്യമങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒരു വിടവുണ്ടായതിന്റെ ചരിത്രപരമായ കാരണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? മുപ്പതു വർഷങ്ങൾ കൊണ്ടാണ് ഈ വിടവുണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇത് വലുതായി, പ്രത്യേകിച്ച് മോദി ഭരണത്തിന്റെ തുടക്കത്തോടെ. പൂർണ്ണമായും വിപണിയുടെ നിയന്ത്രണത്തിലായതോടെ മാധ്യമമേഖലയ്ക്ക് മുതലാളിത്ത നിയന്ത്രണത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടിവന്നു. മോദി കാലത്തിന് മുന്നേതന്നെ കർണ്ണാടകയിൽ അത്തരത്തിലുള്ള സർക്കുലറുകൾ മാധ്യമ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുണ്ട്. കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനായി സമരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യവഹാരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നുമുള്ള സർക്കുലറുകൾ ചില മാധ്യമസ്ഥാപനങ്ങൾ തയ്യാറാക്കി. സമരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് മാധ്യമപ്രവർത്തകർക്ക് സർക്കുലർ നൽകിയ പത്രങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് ഇന്ത്യൻ എക്സ്പ്രസ്. ബി.പി.എൽ കമ്പനിക്കെതിരെ അന്ന് ഒരു സമരം നടക്കുന്നുണ്ടായിരുന്നു. എൺപത് ദിവസത്തോളം നീണ്ടുനിന്ന ശേഷം ആ സമരം പിന്നീട് അക്രമാസക്തമായി. സമരം നടക്കുന്നതിന് 10 കിലോമീറ്റർ അകലത്ത് ഒരു ബസിന് തീ കൊളുത്തിയപ്പോൾ സമരം ചെയ്തുകൊണ്ടിരുന്നവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ജഡ്ജ് പറഞ്ഞത് ഇവർക്ക് തക്കതായ ശിക്ഷ നൽകിയില്ലെങ്കിൽ ഇന്ത്യയിലേക്ക് വിദേശ മൂലധനം വരില്ലെന്നാണ്. തെളിവുകളൊന്നും ഇല്ലാതെ തന്നെ അവർ ശിക്ഷിക്കപ്പെട്ടു. ഇരുപത് വർഷത്തേക്ക് തടവ് ശിക്ഷ. ഇതിൽ രണ്ടോമൂന്നോ പേർ മരിച്ചുപോയി. ഇത്തരം സംഭവങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ തൊഴിലാളികളോട് ചെയ്യുന്ന അനീതിയെന്തെന്ന് നമ്മൾ അന്വേഷിക്കണോ എന്നൊന്നുമല്ല മാധ്യമങ്ങൾ ചിന്തിക്കുന്നത്. ഫാക്ടറിയുടെ താൽപര്യങ്ങൾക്കെതിരാകാതിരിക്കാൻ‍ അത്തരം കാര്യങ്ങൾ അവർ അന്വേഷിക്കാതിരുന്നു. ഷെയർ ഹോൾഡർമാരുടെ താൽപര്യം സംരക്ഷിക്കാൻ ടൈംസ് ഓഫ് ഇന്ത്യ കുറച്ചുകൂടി കടുത്ത നടപടിയെടുത്തു. വാർത്താ താത്പര്യത്തെ കോർപ്പറേറ്റ് താത്പര്യം കയ്യേറിയത് ഇങ്ങനെയെല്ലാമാണ്. വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗ് ഉണ്ടായിട്ടേയില്ല. വാർത്ത എന്ന പേരിൽ പുറത്തുവിട്ടതെല്ലാം കാഴ്ചപ്പാടുകളായിരുന്നു. ഇന്ന് 80 ശതമാനം ടി.വി വാർത്താ ചാനലുകളും അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലാണ്. ബി.ജെ.പിയുടെ അപ്‌ഡേറ്റുകൾ പ്രൊമോട്ട് ചെയ്യുന്നതിനായി റിലയൻസ് ഒരു പുതിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഫെയ്‌സ്ബുക് ഉടമസ്ഥരും അവരുടെ ഇന്ത്യൻ ഏജന്റുകളും ബി.ജെ.പിക്കും നരേന്ദ്രമോദിക്കും അനുകൂലമായി പ്രവർത്തിക്കുന്നവരാണ്. അവരുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്‌സ് വളരെ സംശയാസ്പദമാണ്. ഇതേപ്പറ്റി നിരവധി റിപ്പോർട്ടുകൾ ‘ദ വയറി’ലും ‘സ്‌ക്രോളി’ലും ഉണ്ട്. എത്ര തവണ അവർ ഫെയ്സ്ബുക്കിന് പരാതികൾ അയച്ചിട്ടുണ്ടെന്നും അതിലൊന്നും ഫെയ്സ്ബുക്ക് നടപടിയെടുക്കാത്തത് എങ്ങനെയെന്നും വിശദീകരിച്ചുകൊണ്ട്. ഇന്ന് ഫെയ്സ്ബുക്ക് എങ്ങനെയാണ് വാർത്തകൾ അറിയുന്നതിനുള്ള പ്രധാന വേദിയായി മാറിയതെന്നു പറയുന്ന ഒരു റിപ്പോർട്ട് റൂയിടേഴ്‌സ് ചെയ്തിട്ടുണ്ട്, ഇന്നത്തെ പുതുതലമുറ വാർത്തകൾ വായിക്കുകയല്ല ചെയ്യുന്നത്, അവർക്ക് വാർത്ത കേൾക്കാനും വാർത്ത കാണാനുമാണ് താത്പര്യം. ഫെയ്സ്ബുക്കും വാട്‌സ്അപും ഇന്ന് അടിസ്ഥാനപരമായ വാർത്താമാധ്യമങ്ങളാണ്. പക്ഷെ അവയും കുത്തകാധികാരം കൈയാളുന്നുണ്ട്. ഈ കുത്തകാധികാരവും വലതുപക്ഷത്തേക്കുള്ള ആശയപരമായ മാറ്റവും കഴിഞ്ഞ എട്ടുവർഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. കമ്പനികളുടെ കുത്തക മുതലാളിത്ത സ്വഭാവം മാധ്യമ വ്യവസായത്തിന്റെ ധർമ്മങ്ങളെ തകർത്തിട്ടുണ്ട്. കുത്തകയും അതിന്റെ ഹിന്ദുത്വ സ്വഭാവവും ചൂണ്ടിക്കാണിക്കുന്നത് ഈ അധികാരം പണത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല എന്നാണ്. മോദി മുന്നോട്ടുവെക്കുന്നത് സന്ധി ചേരാനുള്ള സാധ്യതകളാണ്. നിയമസംവിധാനത്തിൽ വരെ സംഭവിച്ചിരിക്കുന്ന ഈ ആശയപരമായ മാറ്റം അപകടകരമാണ്. പണത്തിന് വേണ്ടിയോ ഫണ്ടില്ലാത്തതുകൊണ്ടുള്ള വിധേയത്വമോ പോലെയല്ല അത്. അത് ജനാധിപത്യത്തിന് ഭീഷണിയാണ്. പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്കുമുന്നിൽ വെല്ലുവിളികൾ കൂടുതലാണ്. സ്വന്തം ജാതി/മത സമുദായത്തിന് നേരെ ഹിന്ദു വർഗീയ, വംശീയവാദികൾ നടത്തുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ മാനസിക സംഘർഷങ്ങളെക്കുറിച്ച് പല മാധ്യമപ്രവർത്തകരും പറയാറുണ്ട്. ഈ കാലഘട്ടത്തെ പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർ എങ്ങനെ അതിജീവിക്കും? ഇതൊരു അഗ്നിപരീക്ഷയാണ്. പുതിയ തലമുറക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിക്കേണ്ടിവരും. വാർത്തയും വസ്തുതകളും തേടിപ്പോകുന്നത് ഞങ്ങളുടെ തലമുറക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്നത്തെ തലമുറക്ക് വാർത്തയുടെ ലഭ്യത ഒരു പ്രശ്‌നമല്ല. വാർത്തയിൽനിന്നും സത്യം വേർതിരിച്ചെടുക്കുന്നതാണ് പ്രശ്‌നം. ഓർവെല്ലിന്റെ കാലഘട്ടത്തിൽ വളച്ചൊടിച്ച വാർത്തകളായിരുന്നെങ്കിൽ, ഇന്ന് സത്യത്തിൽനിന്ന് നിങ്ങളെ ഒഴുക്കിമാറ്റുന്നതരം വാർത്തകളുടെ വെള്ളപ്പൊക്കം തന്നെയാണ്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽനിന്നുള്ളവർക്ക് കടമ്പകൾ വലുതാണ്. കൂടുതൽ കൂടുതൽ കടമ്പകൾ ഉണ്ടായിക്കൊണ്ടിരിക്കും. മാധ്യമപ്രവർത്തനം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി മാത്രം ആകുമ്പോൾ, വിപണിയിൽനിന്നും വാങ്ങാൻ മാത്രം കഴിയുന്ന ചില പ്രത്യേക കഴിവുകൾ വേണ്ടിവരുമ്പോൾ ഇത് കൂടുതൽ മതിലുകൾ തീർക്കും. ഈ മതിലുകളെ എങ്ങനെ തകർക്കണമെന്ന് നമ്മൾ കൂട്ടായി ചിന്തിക്കേണ്ടതുണ്ട്. ഇതിനെ നമ്മൾ അഭിമുഖീകരിക്കേണ്ടതുണ്ട്. എത്രത്തോളം നുണകൾ നിരത്തിയാലും സത്യത്തിന് അതിജീവിക്കാൻ കഴിയും. ഫോട്ടോ: മ‍ൃദുല ഭവാനി അഗ്നിപഥ് നോക്കൂ. അഗ്നിപഥിനെതിരെ പ്രധാനമായും പ്രതിഷേധമുയർന്നത് ഹിന്ദി ബെൽറ്റിലാണ്. മോദിയുടെ മാന്ത്രികതയിൽ പെട്ടുപോയ അതേ യുവാക്കളാണിവർ. ഇവരാണ് മോദിയുടെ കോലം കത്തിക്കുന്നത്. അവരുടെ സ്വപ്‌നങ്ങൾ തകർന്നുപോയിരുന്നു. സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യാൻ ചില സാധ്യതകളെങ്കിലുമുള്ള ദക്ഷിണേന്ത്യ പോലെയല്ല. അവരവിടെ പൂർണ്ണമായും ആശ്രയിക്കുന്നത് കുടിയേറ്റത്തിനെയും റെയിൽവേയിലും ആർമിയിലുമൊക്കെയുള്ള തൊഴിലുകളെയുമാണ്. അതും ഇല്ലാതായാൽ എല്ലാം തകരും. അന്താരാഷ്ട്ര പ്രതിസന്ധികളും പണപ്പെരുപ്പവും ഇങ്ങനെ തുടർന്നാൽ വലിയ പ്രശ്‌നങ്ങളുണ്ടാകും. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ സാഹചര്യങ്ങൾ വളരെ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഇത്രയും ദുസ്സഹമായ സാമൂഹ്യ സാഹചര്യങ്ങളുണ്ടാകുമ്പോഴാണ് ബി.ജെ.പി ഉത്തർപ്രദേശിൽ വോട്ട് ഷെയർ 40 ശതമാനത്തിൽ നിന്ന് 42 ശതമാനത്തിലേക്ക് ഉയർത്തിയത്. പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിക്ക് വോട്ട്‌ ഷെയറിൽ നേരിയൊരു വർധനവ്, 6 ശതമാനം മാത്രമാണ് നേടാൻ കഴിഞ്ഞത്. മാറ്റങ്ങളുണ്ടാകാൻ പത്തോ ഇരുപതോ വർഷങ്ങൾ ഇനിയും എടുക്കുമെന്നാണ് തോന്നുന്നത്. 2024ന് ശേഷം സ്വഭാവത്തിൽ വ്യത്യസ്തമായ, കൂടുതൽ ഭീകരമായ നിയമങ്ങൾ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യൻ കോഫീ ഹൗസ്‌ ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ പ്രശസ്തമായ കോഫീ ഹൗസ്‌ ശൃംഖലയാണ്‌. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്‌. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യൻ കോഫി ഹൗസ് ചരിത്രംതിരുത്തുക ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കൽകട്ടയിൽ നിന്നും തുടങ്ങുന്നു. 1780 ൽ കൊൽക്കത്തയിൽ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ൽ മദിരാശിയിലും മൂന്നാമത്തേത് 1909 ൽ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്. 1940 ൽ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ൽ കോഫി ബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തിൽ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകൾ നിലവിൽ‍ വന്നു. എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചു വിട്ടു. ഇതിനെ എതിർത്ത എ കെ ഗോപാലൻ(എ.കെ.ജി) മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ചു. ആദ്യ സംഘം ബാംഗ്ലൂരിൽ നിലവിൽ വന്നു. കേരളത്തിൽതിരുത്തുക സമൂസ 1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ കെ ഗോപാലൻ 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ കൊൽക്കത്ത തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളിലും ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് അഡ്വ. ടി കെ കൃഷ്ണൻ ആയിരുന്നു സംഘം പ്രസിഡണ്ട്‌. ഇന്ത്യ കോഫി ബോർഡ്‌ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ എസ് പരമേശ്വരൻ പിള്ള സെക്രട്ടറിയും . കോഫി ഹൗസിൻറെ കഥ എന്ന പേരിൽ സ്ഥാപക സെക്രട്ടറി പരമേശ്വരൻ പിള്ള കോഫി ഹൗസിൻറെ ചരിത്രം എഴുതിയിട്ടുണ്ട് . കറന്റ് ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ പുസ്തകം മികച്ച ജീവ ചരിത്രതിനുള്ള 2007ലെ അബുദാബി ശക്തി അവാർഡ് നേടി. തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു. Indian Coffee House എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. "https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_കോഫീ_ഹൗസ്&oldid=3413787" എന്ന താളിൽനിന്ന് ശേഖരിച്ചത്
ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ].മതങ്ങളിലെ മൃഗഹിംസയും വർഗ്ഗീയതയും വെറുത്തതിനാൽ യുക്തിവാദം സ്വീകരിച്ചു . മനുഷ്യനന്മയിൽ വിശ്വസിക്കുന്നു . ജന്തുസ്നേഹിയാണ് . സസ്യാഹാരം ഇഷ്ടപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു . ശ്രീ ബുദ്ധന്റെ അഹിംസയും , ഗാന്ധിജിയുടെ സത്യാന്വേഷണതല്പരതയും ജീവിതാദർശമായി സ്വീകരിച്ചു . വർഗ്ഗീയതയ്ക്കും , ജാതി -മത വേർതിരിവിനുമെതിരായി പ്രവർത്തിക്കുന്നു . മൃഗഹിംസയ്‌ക്കെതിരെ പ്രവർത്തിക്കുന്നു . വായനയും എഴുത്തും ഇഷ്ടമാണ് .ദൈവവിശ്വാസിയല്ല . =='''മനുഷ്യൻ പ്രകൃതിയുടെ സന്തതി'''== ▼ ലോകത്താകമാനമുള്ള മനുഷ്യവർഗ്ഗം എല്ലാപേരും ഒരേപോലെയല്ല പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ചിലർ വെളുത്തവർ ചിലർ കറുത്തവർ ചിലർ ചുവന്നവർ എന്നിങ്ങനെ മനുഷ്യരിൽ തന്നെ തൊലിപ്പുറത്തെ നിറമനുസരിച്ചും , ഭക്ഷണരീതി അനുസരിച്ചും , ആചാര രീതികൾ പ്രകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാൽ നമ്മുടെയെല്ലാം മാതാവ് പ്രകൃതി തന്നെയാണ് . മനുഷ്യൻ പ്രകൃതിയുടെ വിവേചനബുദ്ധിയുള്ള ഒരു സൃഷ്ടിയാകുന്നു . മറ്റു ജീവികൾ അവനോളം വികസിക്കാത്ത പ്രകൃതീ മാതാവിന്റെ കുഞ്ഞുമക്കളും . ഇത്തരത്തിൽ നോക്കിയാൽ മനുഷ്യൻ സകല ജീവികളുടെയും വല്യേട്ടനാണെന്നു പറയാം . മാതാവായ പ്രകൃതിയേയും അവളുടെ കുഞ്ഞുമക്കളേയും സ്നേഹിക്കുകയും സേവിക്കുകയുമാണ് മനുഷ്യ ധർമ്മം . മൃഗങ്ങൾ മനുഷ്യന്റെ അടിമയല്ല . അവ നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . അവയെ ദ്രോഹിക്കുകയും , ദ്രോഹിച്ചു പണിയെടുപ്പിക്കുകയും , ഒടുവിൽ കൊന്നു കളയുകയും ചെയ്യുന്ന സമ്പ്രദായത്തെ ഞാൻ നഖ-ശിഖാനതം എതിർക്കുന്നു . ഇക്കാര്യത്തിൽ ചില വിദേശികളായ ജീവസ്നേഹികളെ നാം മാതൃകയാക്കേണ്ടതാണ് . നാം നമ്മുടെ കൊച്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന അതേ സ്നേഹവും വാല്സല്യവും മൃഗങ്ങളോടും കാണിക്കുക . കൊച്ചു കുഞ്ഞുങ്ങൾ തലച്ചോറ് വികസിക്കാത്തതിനാൽ അറിവില്ലായ്മ മൂലം ഓരോന്ന് പ്രവർത്തിക്കുന്നു . നാം അത് സ്നേഹത്തോടെ ക്ഷമിക്കുന്നു . അതുപോലെ മൃഗങ്ങളും തലച്ചോറ് വികസിക്കാത്ത നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . പ്രകൃതീ മാതാവിന്റെ സന്താനങ്ങൾ . നമ്മെപ്പോലെ അവയ്ക്കും ഈ ലോകത്തിൽ ജീവിക്കാനും സുഖങ്ങൾ ആസ്വദിക്കാനുമുള്ള അവകാശമുണ്ട് . അവയെ ദ്രോഹിക്കുന്നത് ബാലഹത്യക്കു തുല്യമായ കൊടും പാപമായി ഞാൻ കണക്കാക്കുന്നു . ഏതൊക്കെ ദൈവങ്ങളെ ആരാധിച്ചാലും , ഏതൊക്കെ മതങ്ങളിൽ വിശ്വസിച്ചാലും , കരുണയില്ലാത്തവനെ ഞാൻ സ്നേഹിക്കുകയില്ല . കരുണയില്ലാത്ത തത്വശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുകയുമില്ല .▼ =='''ഞാനെന്ന പച്ചയായ മനുഷ്യൻ'''== ഈ ചിത്രത്തിൽ കാണുന്നത് ഞാനാണ് '''(Sreejith .S.A)''' . തിരുവനന്തപുരത്തെ എല്ലാർക്കുമറിയാവുന്ന ഒരു സഹൃദയൻ . ധാരാളം സഞ്ചരിച്ചു . ധാരാളം പഠിച്ചു . ഇപ്പോഴും പഠിക്കുന്നു . ജീവിതപാഠം . എന്റെ യാത്രകൾ സുതാര്യമാർന്നവ . എന്റെ പ്രവർത്തികൾ സുതാര്യമാർന്നവ . തിരുവനന്തപുരത്താണ് ജനനമെങ്കിലും ഇപ്പോൾ കോട്ടയത്തെ പ്രശസ്തമായ ഒരു ആയൂർവേദ ആശുപത്രിയിൽ ഒരു ചില്ലിക്കാശ് പോലും ശമ്പളം വാങ്ങാതെ , സ്വന്തം Business-ഇൽ നിന്നും വരുമാനമുണ്ടാക്കി , BAMS പൂർത്തിയാക്കി , Practice ചെയ്യുന്നു . എന്റെ Phone number , ഒരു സാമൂഹ്യ വിരുദ്ധൻ എങ്ങിനെയോ കണ്ടെത്തി '''[[കർണ്ണൻ|കർണ്ണൻ]]''' എന്ന ലേഖനത്തിന്റെ '''നാൾവഴി''' താളിൽ കൊടുത്തിട്ടുണ്ട് . എന്റെ ലേഖനങ്ങളിൽ എന്തെങ്കിലും സംശയമുള്ളവർ വിളിക്കുക . മറുപടി തരുന്നതാണ് . ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്ത എനിക്ക് ഒന്നിനെയും പേടിക്കാനുമില്ല . ഞാൻ നിങ്ങളിലൊരുവനാണ് . നിങ്ങളുടെ എത്രയും പ്രിയങ്കരനായ wiki-സഹോദരൻ . ▲=='''മനുഷ്യൻ പ്രകൃതിയുടെ സന്തതി'''== ▲ലോകത്താകമാനമുള്ള മനുഷ്യവർഗ്ഗം എല്ലാപേരും ഒരേപോലെയല്ല പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ചിലർ വെളുത്തവർ ചിലർ കറുത്തവർ ചിലർ ചുവന്നവർ എന്നിങ്ങനെ മനുഷ്യരിൽ തന്നെ തൊലിപ്പുറത്തെ നിറമനുസരിച്ചും , ഭക്ഷണരീതി അനുസരിച്ചും , ആചാര രീതികൾ പ്രകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാൽ നമ്മുടെയെല്ലാം മാതാവ് പ്രകൃതി തന്നെയാണ് . മനുഷ്യൻ പ്രകൃതിയുടെ വിവേചനബുദ്ധിയുള്ള ഒരു സൃഷ്ടിയാകുന്നു . മറ്റു ജീവികൾ അവനോളം വികസിക്കാത്ത പ്രകൃതീ മാതാവിന്റെ കുഞ്ഞുമക്കളും . ഇത്തരത്തിൽ നോക്കിയാൽ മനുഷ്യൻ സകല ജീവികളുടെയും വല്യേട്ടനാണെന്നു പറയാം . മാതാവായ പ്രകൃതിയേയും അവളുടെ കുഞ്ഞുമക്കളേയും സ്നേഹിക്കുകയും സേവിക്കുകയുമാണ് മനുഷ്യ ധർമ്മം . മൃഗങ്ങൾ മനുഷ്യന്റെ അടിമയല്ല . അവ നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . അവയെ ദ്രോഹിക്കുകയും , ദ്രോഹിച്ചു പണിയെടുപ്പിക്കുകയും , ഒടുവിൽ കൊന്നു കളയുകയും ചെയ്യുന്ന സമ്പ്രദായത്തെ ഞാൻ നഖ-ശിഖാനതം എതിർക്കുന്നു . ഇക്കാര്യത്തിൽ ചില വിദേശികളായ ജീവസ്നേഹികളെ നാം മാതൃകയാക്കേണ്ടതാണ് . നാം നമ്മുടെ കൊച്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന അതേ സ്നേഹവും വാല്സല്യവും മൃഗങ്ങളോടും കാണിക്കുക . കൊച്ചു കുഞ്ഞുങ്ങൾ തലച്ചോറ് വികസിക്കാത്തതിനാൽ അറിവില്ലായ്മ മൂലം ഓരോന്ന് പ്രവർത്തിക്കുന്നു . നാം അത് സ്നേഹത്തോടെ ക്ഷമിക്കുന്നു . അതുപോലെ മൃഗങ്ങളും തലച്ചോറ് വികസിക്കാത്ത നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . പ്രകൃതീ മാതാവിന്റെ സന്താനങ്ങൾ . നമ്മെപ്പോലെ അവയ്ക്കും ഈ ലോകത്തിൽ ജീവിക്കാനും സുഖങ്ങൾ ആസ്വദിക്കാനുമുള്ള അവകാശമുണ്ട് . അവയെ ദ്രോഹിക്കുന്നത് ബാലഹത്യക്കു തുല്യമായ കൊടും പാപമായി ഞാൻ കണക്കാക്കുന്നു . ഏതൊക്കെ ദൈവങ്ങളെ ആരാധിച്ചാലും , ഏതൊക്കെ മതങ്ങളിൽ വിശ്വസിച്ചാലും , കരുണയില്ലാത്തവനെ ഞാൻ സ്നേഹിക്കുകയില്ല . കരുണയില്ലാത്ത തത്വശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുകയുമില്ല . =='''സ്ത്രീശാക്തീകരണം എങ്ങനെ ?'''== '''സ്ത്രീശാക്തീകരണ'''മെന്നാൽ പുരുഷന്റെ സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തയാക്കലാണ് . അല്ലാതെ പുരുഷന്മാരെ തോൽപ്പിക്കാനായി പുരുഷന്മാർ ചെയ്യുന്ന തിന്മകൾ അതുപോലെ അനുകരിച്ചു ചെയ്യുന്നതല്ല '''സ്ത്രീശാക്തീകരണം''' കൊണ്ടുദ്ദേശിക്കുന്നത് . ഒരു സമൂഹത്തിൽ പുരുഷന്മാർ നിഷ്ക്രിയരാകുന്ന അല്ലെങ്കിൽ അലംഭാവം കാണിക്കുന്ന ചില കാര്യങ്ങളിൽ സ്ത്രീകൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും അതിൽ വിജയിച്ചു കാണിച്ചുകൊടുക്കുകയും വേണം . അതാണ് യഥാർത്ഥ '''സ്ത്രീശാക്തീകരണം''' .പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങളെല്ലാം അതുപോലെ ചെയ്തു കാണിക്കുന്നതല്ല സ്ത്രീ ശാക്തീകരണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . പുരുഷന്മാർ ചെയ്യുന്നതെല്ലാം അതുപോലെ നിങ്ങളും ചെയ്‌താൽ നിങ്ങൾ എന്ത് വിശേഷമാണ് ചെയ്യുന്നത് ? ശിശു സംരക്ഷണം , പരിസര ശുചീകരണം തുടങ്ങിയ കാര്യങ്ങളിൽ പുരുഷന്മാർ അലംഭാവം കാണിക്കുമ്പോൾ നിങ്ങൾ അതൊക്കെ ഏറ്റെടുത്തു നിങ്ങളുടെ കഴിവ് തെളിയിച്ചു കാണിക്കണം . പുരുഷന്മാരേക്കാൾ ശക്തിയും സാമർത്ഥ്യവുമുള്ള സ്ത്രീകളുണ്ട് . അവരൊക്കെ അവരുടെ ശക്തിയും കഴിവും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുമ്പോൾ അത് സാമൂഹികനവീകരണവും യഥാർത്ഥ സ്ത്രീശാക്തീകരണവുമായി . സ്ത്രീകൾ ഒരിക്കലും അബലകളല്ല . സ്ത്രീകൾ ഒരിക്കലും രണ്ടാംകിട പൗരന്മാരോ പുരുഷന്റെ കീഴിലുള്ളവരോ അല്ല . അവർ സമൂഹത്തിൽ പുരുഷനോടൊപ്പം നിന്ന് പ്രവർത്തിക്കേണ്ടവരാണ് . അവർ ബഹുമാനവും അംഗീകാരവും അർഹിക്കുന്നു . സ്ത്രീകൾ അവരുടെ നാണവും സാമൂഹിക വിലക്കുകളും അതിക്രമിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങി വന്നു പ്രവർത്തിക്കണം . സമൂഹത്തിൽ പുരുഷന്മാർ ചെയ്തുകൂട്ടുന്ന അനാചാരങ്ങളേയും ഹിംസ നിറഞ്ഞ പ്രവർത്തികളേയും സ്ത്രീകൾ എതിർക്കണം . എതിർത്തു തോൽപ്പിക്കണം . അതാണ് '''സ്ത്രീശാക്തീകരണം''' . '''മൃഗങ്ങളോടുള്ള ക്രൂരത''', '''കുഞ്ഞുങ്ങളോടും സ്ത്രീകളോടുമുള്ള അതിക്രമം''' , '''ഹിംസാവാസന''' , '''വനനശീകരണം''' , '''പരിസ്ഥിതി മലിനീകരണം''' , '''മലകളെ ഇടിച്ചു നിരത്തി പ്രകൃതിയെ താളം തെറ്റിക്കൽ''' '''എന്നിവയെ''' '''സ്ത്രീകൾ ഒത്തുരുമയോടെ നിന്ന് എതിർക്കണം''' . '''എതിർത്തു തോൽപ്പിക്കണം''' . '''അതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം''' . സമൂഹത്തിനും പ്രകൃതിക്കും സ്ത്രീശക്തി രക്ഷയേകട്ടെ . അങ്ങിനെ പ്രാർത്ഥിച്ചുകൊണ്ട് നിറുത്തുന്നു . ==KSRTC പ്രതിസന്ധിയിലോ ?== കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിസന്ധിയിലാണെന്നു പറയുവാൻ തുടങ്ങിയിട്ട് കാലം കുറെയായി . പ്രതിസന്ധി കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ ?. അതെന്താ ?. അതിന്റെ രഹസ്യം ഒരു പരിധിവരെ ഇതാകാമെന്ന് ഊഹിക്കുന്നു . മുൻപൊക്കെ രാവിലെ ഉദ്ദേശം പത്തു മണിവരെ KSRTC ബസുകളിൽ കയറുവാൻ സാധിക്കില്ലായിരുന്നു . ഉദ്യോഗസ്ഥർ , കൂലിപ്പണിക്കാർ , വിദ്യാർത്ഥികൾ തുടങ്ങി യാത്രക്കാരുടെ തിരക്കോടു തിരക്ക് തന്നെ . ഞാൻ ചെറുപ്പത്തിൽ സ്‌കൂളിൽ പോയിരുന്നത് കണ്സഷൻ കാർഡുമായി KSRTC ബസിലായിരുന്നു . അന്നൊക്കെ വിദ്യാർത്ഥികളുടെ തിരക്കാണ് കൂടുതൽ . പല സ്‌കൂളുകളുടെയും മുന്നിൽ ബസ് നിറുത്തിയാൽ ഉടനെ ഇടിയും തള്ളലും കൂടും . പിന്നീടാകട്ടെ , അത്ര തിരക്കുണ്ടാകില്ല . എന്നാലും പത്തു മണി കഴിഞ്ഞാലും ദൂരയാത്രയ്ക്കുള്ള ഒരു KSRTC ബസിൽ നിറയെ യാത്രക്കാർ കാണും . എന്നാൽ ഇന്നാകട്ടെ സ്ഥിതി അപ്പാടെ മാറി . പത്തും പതിനൊന്നും വയസ്സായ പിള്ളാര് പോലും കൂടിയ ഇനം ബൈക്കിലാണ് യാത്ര . കൂലിപ്പണിക്കാർ പോലും ബൈക്കിലാണ് സഞ്ചാരം . ഉദ്യോഗസ്ഥർ , വിദ്യാർത്ഥികൾ , കൂലിപ്പണിക്കാർ , ദിവസക്കൂലിക്കാർ തുടങ്ങി ഏതാണ്ട് സമൂഹത്തിലെ എല്ലാ ആൾക്കാരും സ്വന്തമായി വാഹനം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു . ഇന്ന് ചുരുങ്ങിയത് രണ്ടു ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കം . ഓരോ അംഗത്തിനും ഓരോ വാഹനമുണ്ടാകും . വിവിധയിനം സൈക്കിളുകൾ , സ്‌കൂട്ടറുകൾ , ബൈക്കുകൾ , കാറുകൾ തുടങ്ങി അനേകം വാഹനങ്ങൾ നിരത്തു കീഴടക്കി കഴിഞ്ഞു . നടന്നു പോകുന്നവരുടെ എണ്ണം തീരെ കുറവ് . കുറഞ്ഞ ചിലവിൽ വാഹനം സ്വന്തമാക്കുവാനും ആൾക്കാർക്കു സാധിക്കുന്നു . അപ്പോൾപ്പിന്നെ KSRTC ബസൊക്കെ ആർക്കു വേണം ? പത്തു മണി വരെയുള്ള ബസുകളിൽ മുൻപുണ്ടായിരുന്ന തിരക്കില്ല . സുഖമായി യാത്ര ചെയ്യാം . പത്തു മണിക്ക് ശേഷം വിരലിൽ എണ്ണാവുന്ന ആൾക്കാരുമായി ബസുകൾ കാലി സർവീസ് നടത്തുന്നു . കണ്ടക്ടറുടെ കീശ കാലി . പിന്നെങ്ങിനെ KSRTC രക്ഷപ്പെടും ? '''NB:'''2017-ലെ ബജറ്റിൽ KSRTC-ക്കു 3000 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു . എന്നാലും ആവശ്യത്തിന് യാത്രക്കാരില്ലാതെ എന്ത് ചെയ്യും KSRTC ?
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
നിലവിലുള്ള മോഡലിനേക്കാള്‍ വലിപ്പം കൂടിയ മോഡലാണിത്. പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവന്റെ നിര്‍മാണമെന്നാണ് വിവരം. രണ്ടാംതലമുറ മഹീന്ദ്ര എസ് യുവി 500ന്റെ പരീക്ഷണ ഓട്ടം നടത്തി കമ്പനി. ഇന്ത്യയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഡമ്മി ഹെഡ്‌ലൈറ്റുകളും ഡമ്മി ടെയില്‍ലൈറ്റ്‌സും ഒക്കെ ഉപയോഗിച്ച് നന്നായി മറച്ചശേഷമാണ് പരീക്ഷണ ഓട്ടം നടത്തിയത്. ബിഎസ് 6 അനുസരിച്ചുള്ള ഡീസല്‍ എഞ്ചിനും പുതിയ കോസ്മറ്റിക്‌സുമൊക്കെയായാണ് പുതിയ എസ് യുവിയുടെ വരവെന്നാണ് കരുതുന്നത്. 2020ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് പഴയ മോഡലിനെ പിന്‍വലിക്കും. സവിശേഷതകള്‍ പുതുതലമുറക്കാരന്റെ ആദ്യ സ്‌പൈ ഷോട്ട് വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിലവിലുള്ള മോഡലിനേക്കാള്‍ വലിപ്പം കൂടിയ മോഡലാണിത്. പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവന്റെ നിര്‍മാണമെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഭാരം കുറഞ്ഞും കരുത്തില്‍ മുമ്പനുമായിരിക്കും. മാന്യുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍,180 ബിഎച്ച്പി എന്നിവ സവിശേഷതകളായിരിക്കും. ഈ നിരയിലെ ഏറ്റവും കരുത്തുള്ള വാഹനമായിരിക്കും 2020 മഹീന്ദ്ര എസ്്യുവി 500. പെട്രോള്‍ ഓപ്ഷനും പുറകെ വരുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റൈലിന്റെ കാര്യത്തില്‍ ഒരു സംഭവമായിരിക്കും ഇവന്‍.
ഒരു സ്ഥാപനത്തിന് ഫലപ്രദമായ ഒരു ആത്മഹത്യാ പ്രതിരോധ പരിപാടിയുണ്ടെങ്കില്‍ അത് തൊഴിലാളികളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കാനും അതിലൂടെ ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സ്ഥാപനത്തിന് സഹായകരമാകും. വൈറ്റ് സ്വാൻ ഫൗണ്ടേഷൻ Published on : 7 Apr, 2016, 4:29 am ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തോത് കൂടി വരുന്നതിനാല്‍ ഓരോ തൊഴിലിടവും ആത്മഹത്യ തടയുന്നതിനുള്ള ഒരു നിര്‍ണായക ഇടമായി മാറിയിരിക്കുന്നു. ഈ ലേഖനത്തില്‍, ഒരു സ്ഥാപനത്തിന് എങ്ങനെയെല്ലാം തൊഴിലാളികളുടെ ആത്മഹത്യ തടയാനാകുമെന്നും ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്ന തൊഴിലാളികളെ അതില്‍ നിന്ന് രക്ഷപെടാന്‍ എങ്ങനെ സഹായിക്കാനാകുമെന്നും വിശദീകരിക്കുകയാണ് ശ്രീരഞ്ജിത ജയോര്‍കര്‍. ഒരു ആത്മഹത്യയെക്കുറിച്ച് കേട്ടാലുടന്‍ തന്നെ ആ വ്യക്തിയെ അതിലേക്ക് നയിച്ചത് ഏതെങ്കിലും ഒരൊറ്റ ഘടകമാണ് എന്ന് നമ്മള്‍ ഉറപ്പിക്കും- ആ വ്യക്തിക്ക് ഉണ്ടായിരുന്ന ഒരു പ്രണയബന്ധം തകര്‍ന്നതുകൊണ്ടാണ്, വന്‍ സാമ്പത്തിക ബാധ്യത മൂലമാണ്, അല്ലെങ്കില്‍ അയാള്‍ക്ക് ജോലിക്കയറ്റം കിട്ടാതിരുന്നതുകൊണ്ടാണ്- എന്നിങ്ങനെ ഒരു കാരണം ഉറപ്പിച്ച് പറയുന്നത് നമ്മുടെ ശീലമായിരിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ആത്മഹത്യയെന്നത് നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്. ഒരു വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് അയാള്‍ നേരിടുന്ന വെല്ലുവിളി നിറഞ്ഞ നിരവധി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമായേക്കാം- ജോലിസ്ഥലത്തെ സമ്മര്‍ദ്ദം, ജോലിയില്‍ സംതൃപ്തിയില്ലായ്മ, വ്യക്തി ബന്ധങ്ങളില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സാമ്പത്തിക നഷ്ടം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസികാരോഗ്യപ്രശ്നം. ഇങ്ങനെ പലതും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ഒരു വ്യക്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. തൊഴിലാളികള്‍ തുറന്നു പറയാന്‍ മടിക്കുന്നതിനാല്‍ ആത്മഹത്യയെന്നത് സാധാരണയായി ഒരു മറഞ്ഞിരിക്കുന്ന പ്രശ്നമാണെന്ന് പറയാം. ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്തുന്നത് പലതരത്തിലുള്ള പേടികളാണ്. "എന്‍റെ ബോസ് ഇത് മനസിലാക്കിയാല്‍ എന്തു സംഭവിക്കും?", " എനിക്ക് പ്രമോഷനും ബോണസും നഷ്ടമാകുമോ?", ഇക്കാര്യം മനസിലാക്കിയാല്‍ പിന്നെ എന്‍റെ സഹപ്രവര്‍ത്തകരും തൊഴിലുടമയും എങ്ങനെയായിരിക്കും എന്നോട് പെരുമാറുക?", "എനിക്ക് എന്‍റെ ജോലി നഷ്ടമാകുമോ?" എന്നിങ്ങനെയുള്ള പേടികളാണ് സാധാരണ ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത്. ഇത്തരം ഭീതികള്‍ മൂലം തൊഴിലാളികള്‍ ആത്മഹത്യയെക്കുറിച്ചുള്ള അവരുടെ ചിന്ത ആരുമായും പങ്കുവെയ്ക്കാറില്ല. സ്ഥാപത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മയും ഒരു പ്രശ്നമാകാറുണ്ട്, അതുകൊണ്ടു തന്നെ അവര്‍ പൊതുവില്‍ ആരേയും സഹായത്തിനായി സമീപിക്കുന്നുമില്ല. പല സ്ഥാപനങ്ങളിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന തൊഴിലാളികളോട് അവധിയെടുക്കാന്‍ ആവശ്യപ്പെടുകയും (ചിലപ്പോള്‍ വേതനമില്ലാത്ത അവധി) ഏതെങ്കിലും ഒരു ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുകയും ചെയ്യാറുണ്ട്, അവിടെ അവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം. പക്ഷെ നമുക്ക് ഒരു പ്രശ്നവും ഇല്ല! ഭൂരിപക്ഷം സ്ഥാപനങ്ങളും അവിടെ ആ ഒരു ആത്മഹത്യയെ സംഭവിച്ചിട്ടുള്ളു എന്ന വിശ്വാസത്തില്‍ ഒരു സുസ്ഥിരമായ ആത്മഹത്യാ പ്രതിരോധ പരിപാടി എന്ന ആശയം വിട്ടുകളയുന്നു. ഇക്കാര്യത്തില്‍ " ഈ ഒരാളല്ലെ ഇതുവരെയായി ആത്മഹത്യ ചെയ്തിട്ടുള്ളു", അല്ലെങ്കില്‍ " ഓ.. ഈ ആത്മഹത്യ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമായിരിക്കില്ല", അതുമല്ലെങ്കില്‍ " എനിക്കറിയാം, എന്‍റെ തൊഴിലാളികള്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകും," എന്നിങ്ങനെയുള്ള നിരവധി അബദ്ധ ധാരണകളും വിശ്വാസങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഒരാത്മഹത്യയാണെങ്കിലും അത് സംഭവിക്കുമ്പോള്‍ അതിന്‍റെ ഫലമായി വളരെ കാലം നീണ്ടു നില്‍ക്കുന്ന ആഘാതം സൃഷ്ടിക്കപ്പെട്ടേക്കും. ഈ ഒരാത്മഹത്യ മരിച്ചയാളെ മാത്രമല്ല, മറ്റ് തൊഴിലാളികളേയും സ്ഥാപനത്തെ തന്നെയും ഗുരുതരമായി ബാധിച്ചേക്കും എന്നറിയുക. കുടെ പണിയെടുക്കുന്നവരും സ്ഥാപനത്തിലെ മറ്റ് സഹപ്രവര്‍ത്തകരും മിക്കപ്പോഴും ആ ആത്മഹത്യ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണെന്ന് ചിന്തിച്ചേക്കാം. അതുപോലെ തന്നെ ഇതേ പ്രശ്നം ഭാവിയില്‍ തങ്ങളേയും ബാധിച്ചേക്കാമെന്ന് അവര്‍ കരുതുകയും ചെയ്തേക്കാം. ഇത് സ്ഥാപനത്തിനുമേല്‍ അല്ലെങ്കില്‍ മാനേജ്മെന്‍റിനുമേല്‍ പൊതുവായുള്ള ഒരു അവിശ്വാസം രൂപപ്പെടുന്നതിന് കാരണമായേക്കാം. ഒരു സ്ഥാപനത്തിലെ ഒരു തൊഴിലാളിയുടെ ആത്മഹത്യയെന്നത് ഒരു പക്ഷെ ഒരു മഞ്ഞുമലയുടെ തുമ്പ് മാത്രമായേക്കാം. ചിലപ്പോള്‍ മറ്റ് നിരവധി തൊഴിലാളികള്‍ ജോലി സ്ഥലവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണങ്ങള്‍ മൂലം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. പ്രശ്നങ്ങള്‍ക്ക് എളുപ്പം അടിപ്പെട്ടുപോകുന്ന ഈ തൊഴിലാളികള്‍ ഒരു പക്ഷെ ആത്മഹത്യയെ തങ്ങള്‍ നേരിടുന്ന ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ നിന്നും രക്ഷപെടുന്നതിനുള്ള എളുപ്പവഴിയായി കാണുന്നുണ്ടാകാം. തൊഴിലാളികള്‍ സ്ഥാപനത്തെക്കുറിച്ച് ഒരു പ്രതികൂലമായ വിചാരം ഉണ്ടാക്കിയെടുക്കുകയും അതിന്‍റെ ഫലമായി അവര്‍ സ്ഥാപനം ഉപേക്ഷിച്ച് പോകുകയും ചെയ്തേക്കാം. ഇത് സ്ഥാപനത്തെ മനുഷ്യവിഭവശേഷിയും ഉത്പാദനക്ഷമതയും, സമ്പാദ്യവും സല്‍പേരും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. മഞ്ഞുമലയുടെ തുമ്പ് ഒരു സ്ഥാപനത്തില്‍ ഉണ്ടാകുന്ന ആത്മഹത്യകള്‍- ഒരു പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരൊറ്റ ആത്മഹത്യയെ സംഭവിച്ചിട്ടുള്ളു എങ്കില്‍ പോലും- പലപ്പോഴും അവിടെ മറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ എന്ന മഞ്ഞുമലയുടെ ഒരു തുമ്പുമാത്രമായിരിക്കുമെന്നാണ് പല കേസുകളില്‍ നിന്നും മനസിലാകുന്നത്.ആത്മഹത്യ ഒരു തരംഗമാല പോലെയാണ.് നമ്മള്‍ കാണുന്ന ഒരു ആത്മഹത്യയോ ആത്മഹത്യാ ശ്രമമോ ആ തരംഗമാലയുടെ ഒരറ്റം മാത്രമാണ്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കുറഞ്ഞത് 10-20 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, നൂറുകണക്കിനുപേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു, അതിലേറെപ്പേര്‍ ആത്മഹത്യ ചെയ്യാനുള്ള അപകടകരമായ സ്ഥിതിയിലായിരിക്കുകയും ചെയ്യുന്നു," നിംഹാന്‍സിലെ പ്രൊഫസറും എപിഡെമിയോളജി വിഭാഗം മേധാവിയുമായ ഡോ. ഗുരുരാജ് ഗോപാലകൃഷ്ണന്‍ പറയുന്നു. ഒരു സ്ഥാപനത്തിലെ തൊഴിലാളി, അയാള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്തതും അയാള്‍ക്ക് ശരിയായി ചെയ്യാനാകാത്തതുമായ ഒരു ജോലിയിലേക്ക് നിയമിക്കപ്പെടുന്നു എന്ന് കരുതുക, അപ്പോള്‍ എന്ത് സംഭവിക്കും? പരിചയമില്ലാത്തത് ചെയ്യേണ്ടി വരികയും എന്നാല്‍ ഫലപ്രദമായി ചെയ്യാനാകാതെ വരികയും ചെയ്യുമ്പോള്‍ അയാള്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നു. ഇതില്‍ നിന്ന് രക്ഷനേടാന്‍ അയാള്‍ പുകവലിയിലും മദ്യപാനത്തിലും അഭയം തേടുന്നു, അങ്ങനെ അയാളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്കും സിഗരറ്റിനും മദ്യത്തിനുമായി ചെലവാക്കുകയും ചെയ്യുന്നു. ഈ സാഹചര്യം പലരേയും വാതുവെയ്പ്പ്, ചൂതാട്ടം, ചീട്ടുകളി തുടങ്ങിയ ദുശീലങ്ങളിലേക്ക് നയിക്കുന്നു. ഇതയാളുടെ കടം ഇരട്ടിയാക്കുന്നു. അങ്ങനെ അയാള്‍ക്ക് തന്‍റെ കുടുംബത്തെ സഹായിക്കാനാകാത്ത സ്ഥിതി വന്നു ചേരുന്നു. കുടുംബത്തില്‍ അസന്തുഷ്ടി പടരുന്നു, അയാള്‍ പതിവായി തന്‍റെ ഭാര്യയുമായി വഴക്കടിക്കുന്നു. അയാള്‍ കൂടുതല്‍ മദ്യപിക്കുകയും കൂടുതല്‍ വിഷാദമുള്ളവനും മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവനുമായിത്തീരുന്നു. ക്രമേണ അയാള്‍ക്ക് താന്‍ ഒറ്റപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു, എല്ലാ പ്രവര്‍ത്തികളിലുമുള്ള താല്‍പര്യം നഷ്ടപ്പെടുന്നു, ഒടിവില്‍ ഇനി എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നത്, ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ത്ഥം എന്നിങ്ങനെ ചിന്തിക്കാന്‍ തുടങ്ങുന്നു. അയാളുടെ ഈ ചിന്ത കൂടുതല്‍ കൂടുതല്‍ അവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടാകുന്നു, നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമാകുന്നു. ഈ ഘട്ടത്തില്‍ അയാള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് പോയി ആത്മഹത്യ ചെയ്യുന്നതിനുള്ള ആസൂത്രണം നടത്തുന്നു. (മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിവിധ കേസുകളെ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലും ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തിലൂടെ ഈ പ്രതിഭാസത്തെ മനസിലാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയും തയ്യാറാക്കിയിട്ടുള്ളതാണ്). ആത്മഹത്യകള്‍ സാമൂഹികവും സാംസ്ക്കാരികവും ജീവശാസ്ത്രപരവും ജോലി സംബന്ധവും വ്യവസ്ഥിതി സംബന്ധവുമായ നിരവധി ഘടകങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. ഓരോന്നും പരസ്പരം ബാധിക്കുകയും ഒത്തുചേര്‍ന്ന് സ്വാധീനം ചെലുത്തുകയും ചെയ്യും. ഈ ഘടകങ്ങള്‍ കുറേ നാളുകൊണ്ട് കുന്നുകൂടുകയും ഒരാളെ അയാളുടെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്ന് വലിയ മനഃക്ലേശത്തിനും സമ്മര്‍ദ്ദത്തിനും കാരണമാകുകയും ചെയ്യും. ഒരു ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ പ്രാധാന്യമെന്ത്? ഒരു സ്ഥാപനത്തില്‍ മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ പദ്ധതികള്‍ ഉണ്ടായിരിക്കേണ്ടത് താഴെ പറയുന്ന കാര്യങ്ങള്‍ സാധ്യമാക്കുന്നതിന് ആവശ്യമാണ്: തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വര്‍ദ്ധിപ്പിക്കാന്‍. മാനസികാരോഗ്യ തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍, അവര്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കാന്‍. വളരെ അപകടകരമായ സാഹചര്യത്തിലുള്ളവരെ -അതായത്, ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരെ, അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നവരെ- കണ്ടെത്താന്‍, അവര്‍ക്ക് തക്കസമയത്ത് പിന്തുണയും തുടര്‍ സഹായങ്ങളും നല്‍കാന്‍. മാനസികാരോഗ്യ പ്രശ്നങ്ങളോ ആത്മഹത്യാ ചിന്തയൊ ബാധിച്ചിരിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരെ ഉത്പാദനക്ഷമതയിലേക്ക് തിരിച്ചു കൊണ്ടുവരാനും. തൊഴിലുടമയുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍, ഒരു ഫലപ്രദമായ ആത്മഹത്യാ പ്രതിരോധ പരിപാടി തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഒരു തൊഴിലാളിക്ക് ആത്മഹത്യാചിന്ത ഉണ്ടെങ്കില്‍ അയാള്‍ക്ക് ഈ പ്രശ്നത്തെ അതിജീവിക്കുന്നതിനും നന്നായി ജോലി ചെയ്യുന്നതിനുമുള്ള സഹായവും അവരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പിന്തുണയും ഇതിലൂടെ ലഭ്യമാകും. അതോടൊപ്പം തന്നെ ഇത്തരം പരിപാടിയിലൂടെ ജീവനക്കാര്‍ക്ക് അവര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന തോന്നല്‍ ഉണ്ടാകുകയും അതുകൊണ്ട് അവരുടെ സുഖാവസ്ഥയുടെ നില മെച്ചപ്പെടുകയും ചെയ്യും. ആകെക്കൂടി, ഫലപ്രദമായ ഒരു മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ കര്‍മ്മ പരിപാടി ഉണ്ടായിരിക്കുന്നതിലൂടെ ഒരു സ്ഥാപനത്തിന് കൂടുതല്‍ മാനസികാരോഗ്യവും ഉത്പാദനക്ഷമതയുമുള്ള തൊഴിലാളികള്‍ എന്ന നേട്ടം ഉണ്ടാക്കാനാകുന്നു. തൊഴിലാളികള്‍ക്കാകട്ടെ, സ്ഥാപനത്തില്‍ ഒരു ഫലപ്രദമായ മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ കര്‍മ പരിപാടി ഉണ്ടായിരിക്കുമ്പോള്‍ സ്ഥാപനത്തിന് അവരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും താല്‍പര്യമുണ്ടെന്ന വിശ്വാസം ഉണ്ടാകുന്നു, ഇത് മാനേജ്മെന്‍റിലുള്ള അവരുടെ വിശ്വാസവും ഉറപ്പും വര്‍ദ്ധിപ്പിക്കുന്നു.അതോടൊപ്പം തന്നെ ഈ പരിപാടിയിലൂടെ തൊഴിലാളികള്‍ക്ക് ഒരു വിദഗ്ധ സംഘത്തോട് തങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മാനസിക സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യാനും അവരില്‍ നിന്ന് സഹായം സ്വീകരിക്കാനും സഹപ്രവര്‍ത്തകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടി സഹായം തേടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ഇതിനുള്ള അവസരം എന്നത് ആത്മഹത്യ തടയുന്ന കാര്യത്തില്‍ വളരെ നിര്‍ണായകമായ ഘടകമാണ്. സഹായം സ്വീകരിക്കാനും വിദഗ്ധരുടെ പിന്തുണയോടെ തങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും അവസരം ലഭിക്കുന്ന വ്യക്തികള്‍ക്ക് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന ഘട്ടത്തില്‍ നിന്ന് വേഗത്തില്‍ പുറത്തു കടക്കാനാകും. ആത്മഹത്യാ പ്രതിരോധ പരിപാടിയെന്നത് ഒരു ദീര്‍ഘകാല ശ്രദ്ധയും പിന്തുണയും കൊടുക്കല്‍ കൂടിയാണ്. ഇതാകട്ടെ കൂടുതല്‍ ശുഭപ്രതീക്ഷയോടെ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികളെ സജ്ജരാക്കുകയും ചെയ്യും. ചുരുക്കത്തില്‍, ഫലപ്രദമായ ഒരു മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ പരിപാടി ഉണ്ടായിരിക്കുന്നതിലൂടെ തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും നേട്ടമുണ്ടാക്കാനാകും. ഒരു സംവിധാനം സജ്ജമാക്കല്‍ നമ്മള്‍ 'ഒരു ആത്മഹത്യ മാത്രം' എന്ന് പറയുമ്പോള്‍ വാസ്തവത്തില്‍ നമ്മള്‍ ശ്രദ്ധവെയ്ക്കുന്നത് ഒരു മഞ്ഞുമലയുടെ ഒരു തുമ്പില്‍ മാത്രമാണ്. അങ്ങനെയുള്ള ഏത് സംഭവവും ഗൗരവത്തിലെടുക്കണം. ചില സ്ഥാപനങ്ങള്‍ ഒരു തൊഴിലാളി ആത്മഹത്യ ചെയ്ത സാഹചര്യം ഉണ്ടാകുമ്പോള്‍ നഷ്ടവും നാശവും മറ്റും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, ഒരു തരം പ്രതിപ്രവര്‍ത്തന രീതിയലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാപനം സ്വീകരിക്കേണ്ടത് ഒരു പ്രതിസന്ധിഘട്ടവും നിരാശയുടെ തലത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന, തൊഴിലാളികള്‍ക്ക് അനുകൂലമായ സമീപനമാണ്", ഡോ. ഗുരുരാജ് ഗോപാലകൃഷ്ണന്‍ പറയുന്നു. തൊഴിലാളികളുടെ ആത്മഹത്യ തടയുന്നതിനായി ഒരു സ്ഥാപനത്തിന് രണ്ടു വഴിക്കുള്ള സജീവ സമീപനം സ്വീകരിക്കാവുന്നതാണ്: സാധാരണ മാനസികാരോഗ്യ പ്രശ്നങ്ങളായ വിഷാദരോഗം, ഉത്കണ്ഠ, മദ്യ-മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ മാനസിക തകരാറുകളെ നേരിടുന്നതിനുള്ള സമഗ്രമായ ഒരു മാനസികാരോഗ്യ പരിപാടിയിലൂടെ. സ്വതന്ത്രമായോ അല്ലെങ്കില്‍ തൊഴില്‍ സ്ഥലത്തെ മാനസികാരോഗ്യ പരിപാടി എന്ന നിലയ്ക്കോ ഒരു ആത്മഹത്യാ പ്രതിരോധ കര്‍മ പരിപാടിയിലൂടെ. ആത്മഹത്യാ പ്രതിരോധ-മാനസികാരോഗ്യ പരിപാടിയെ വന്‍കിട തൊഴിലാളി ക്ഷേമ പരിപാടിയുടെ ഭാഗമായി അംഗീകരിക്കേണ്ട ആവശ്യമുണ്ട്. അതേസമയം തന്നെ, ആത്മഹത്യയെ ഒരു പ്രശ്നമായി അംഗീകരിക്കുകയും ഒരു സ്ഥാപനത്തില്‍ അതുണ്ടാക്കുന്ന ആഘാതം വിലയിരുത്തുകയും അത് കൈകാര്യം ചെയ്യുന്നതിന് സമഗ്രവും സുശക്തവുമായ ഒരു കര്‍മ്മ പദ്ധതി രൂപപ്പെടുത്തുകയും ചെയ്യണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ആത്മഹത്യാ പ്രതിരോധ പരിപാടിയിലും ഓരോ സ്ഥാപനവും സഹായം ആവശ്യമുള്ള എല്ലാ തൊഴിലാളികള്‍ക്കും ഈ കര്‍മ്മപരിപാടിയുടെ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതുപോലെ തന്നെ സഹായം തേടാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നും പിന്തുണ നല്‍കുകയും വേണം. ഈ വിഷയത്തിന്‍റെ വൈകാരികവും സങ്കീര്‍ണവുമായ സ്വഭാവം കണക്കിലെടുത്ത് ആത്മഹത്യാ പ്രതിരോധ പരിപാടി വളരെ ശാസ്ത്രീയമായും സമഗ്രമായും നന്നായി ചര്‍ച്ച ചെയ്തും വേണം തയ്യാറാക്കുവാന്‍. തൊഴിലുടമകളും തൊഴിലാളികളും പരസ്പരം ഓരോരുത്തരുടെ ആവശ്യം അംഗീകരിക്കുകയും പരസ്പരം സഹായിക്കാന്‍ സന്നദ്ധരാകുകയും വേണം. മേല്‍പ്പറഞ്ഞ വിവരങ്ങള്‍- ഡോ. ഗുരുരാജ് ഗോപാല്‍കൃഷ്ണ ( നിംഹാന്‍സിലെ എപിഡിമിയോളജി വിഭാഗം മേധാവി), ഡോ.പ്രഭ ചന്ദ്ര ( സൈക്യാട്രി പ്രൊഫസര്‍, നിംഹാന്‍സ്), ഡോ. സീമ മെഹ്റോത്രാ (അഡീ. പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. പൂര്‍ണിമ ബോല (അസോസിയേറ്റ് പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. സെന്തില്‍ കുമാര്‍ റെഡ്ഡി (അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി, നിംഹാന്‍സ്) എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെ വൈറ്റ്സ്വാന്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുള്ളതാണ്.
പതിറ്റാണ്ടുകളായി കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും തുടരുകയാണ്. അത് മറ്റൊന്നുമല്ല, കുടിയേറ്റം അല്ലെങ്കില്‍ പ്രവാസം എന്നു വിളിക്കാം. ഇന്നത് വന്‍തോതില്‍... India 2018-06-30T07:55:22+05:30 വിലക്കുറവോ നികുതി ലാഭമോ തുടങ്ങി, എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാതെ ജി.എസ്.ടിക്ക് ആദ്യ പിറന്നാള്‍ രാജ്യത്ത് ജി.എസ്.ടി സമ്പ്രദായം നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കൃഷിയും ചെറുകിട വ്യാപാരവുമുള്‍പ്പടെ പ്രധാന മേഖലകളെയെല്ലാം തകര്‍ന്നു. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടവും രൂക്ഷമായി.
ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ നാമനിര്‍ദേശം ചെയ്ത് ഡി.എം.കെ. പ്രിയ(28)യാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥി. ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനി(21) ആണ് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി. കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയര്‍ പ്രിയയാകും. ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ. താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദവി വഹിച്ച വനിതകള്‍. തിരുവികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. അതേസമയം, തമിഴ്നാട്ടില്‍ അടുത്തിടെ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പട്ടികജാതി സ്ത്രീക്ക് സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. Also Read Also Read ഞാന്‍ അഴിമതിക്കാരനാണ്, അഴിമതി തുടരാന്‍ നിങ്ങളെനിക്ക് വോട്ടുചെയ്യണം; വിചിത്ര ക്യാമ്പെയ്‌നുമായി യു.പിയിലെ സ്ഥാനാര്‍ത്ഥി Also Read Also Read ഗ്രൂപ്പുണ്ടാക്കാന്‍ നോക്കുന്നില്ല, അധിക്ഷേപ പ്രചാരണത്തിന് പിന്നില്‍ ആരാണെന്ന് അറിയാം: വി.ഡി. സതീശന്‍ CONTENT HIGHLIGHTS: R Priya, Chennai’s first Dalit woman mayor and one of city’s youngest councillors
‘ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനം’ പിറന്നാള്‍ ദിനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പിറന്നാള്‍ ദിനത്തില്‍ ആ വ്യക്തി എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ചും ആചാര്യന്മാര്‍ക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. പിറന്നാള്‍കാരന്‍ സദാ പ്രസന്നവദനനായിരിക്കണം എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ നാം ബ്രഹ്മാണ്ഡവുമായി നേര്‍വരയില്‍ സന്ധിക്കാനിടയാകുമെന്നാണ് വിശ്വാസം. അത് ആ വ്യക്തിയില്‍ ഊര്‍ജ്ജസംഭരണത്തിന് വഴിയൊരുക്കും. ശരീരവും ബുദ്ധിയും മനസും വികസിക്കുന്നതിനു പിന്നില്‍ ഈ ഊര്‍ജ്ജ ചൈതന്യത്തിന് വലിയ പങ്കുണ്ട്. പിറന്നാള്‍ ദിനത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുടുംബാംഗങ്ങളോടൊപ്പം കുളിച്ച് ശുഭ്ര വസ്ത്രധാരിയായി ഈശ്വരാരാധന നടത്തണമെന്നും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് സദ്യ ഉണ്ണണമെന്നും ആചാര്യമാന്‍ പറയുന്നു. See also ജനുവരി 18ന് ഭദ്രകാളിയെ ഇങ്ങനെ ഭജിച്ചാല്‍ മനസ്സറിഞ്ഞ് ദാനം നല്‍കുന്നതും പുണ്യം. പിറന്നാള്‍ ആഘോഷം ആഡംബരങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ജന്മദിനത്തിന്റെ പരിപാവനത കൂടിയാണ് നഷ്ടപ്പെടുന്നത്. Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
അഹമ്മദാബാദ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഒരു പെൺകുട്ടി. പത്ത് വയസുകാരിയായ കനക് ഇന്ദർ സിംഗ് ഗുർജാർ ആണ് മൂന്ന് വിഭാഗങ്ങളിലായി 102.5 കിലോ ഭാരം ഉയർത്തി കായിക ലോകത്തെ അമ്പരപ്പിച്ചത്. ഗുജറാത്ത് സംസ്ഥാന ഭാരോദ്വഹ ചാമ്പ്യൻഷിപ്പിലായിരുന്നു കനകിന്റെ ഈ അത്ഭുത പ്രകടനം. ഭാരോദ്വഹന വിഭാഗങ്ങളായ ഡെഡ്‌ലിഫ്റ്റിൽ 55 കിലോയും സ്‌ക്വാട്ടിൽ 30 കിലോയും ബെഞ്ച് പ്രസിൽ 17.5 കിലോയുമാണ് കനക് ഉയർത്തിയത്. അഹമ്മദാബാദിലെ ഭാരോദ്വഹന താരങ്ങളായ ഇന്ദർ സിംഗ് ഗുർജാറിന്റെയും ധരിണി ഗുർജാറിന്റെയും മകളാണ് കനക്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുളള താരങ്ങളാണ് ഇന്ദർസിംഗും ധരിണിയും. Stories you may like No Content Available സംസ്ഥാനതലത്തിലെ മികച്ച പ്രകടനത്തോടെ ഫ്‌ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന 2022 -23 ലെ ഭാരോദ്വഹ ലോക ചാമ്പ്യൻഷിപ്പിലേക്കും കുട്ടിത്താരം ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ഒക്ടോബർ 30 മുതൽ നവംബർ അഞ്ച് വരെയാണ് ലോകചാമ്പ്യൻഷിപ്പ് നടക്കുന്നത്. നവംബർ രണ്ടിനാണ് കനക് ഇറങ്ങുക. 2021 ൽ 75 കിലോ ഭാരോദ്വഹന വിഭാഗത്തിൽ സ്വർണനേട്ടത്തോടെ ശ്രദ്ധേയനായ താരമാണ് ഇന്ദർസിംഗ്. ഗുജറാത്തിലെ സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിലെ ഒഫീഷ്യലുകളായിരുന്നു ഇന്ദർസിംഗും തരിണിയും. തന്റെ അത്രയും ഉയരമുളള ഒരു താരം ഈ ഭാരം ഉയർത്താൻ ശ്രമിക്കുന്നത് കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് കനക് ഇതിന് ശ്രമിച്ചതെന്ന് ഇന്ദർസിംഗ് പറഞ്ഞു. 37 കിലോയാണ് കനകിന്റെ ശരീരഭാരം. Tags: Kanak Inder singh GurjarWeightLiftingകനക് ഇന്ദർ സിംഗ് ഗുർജാർ ShareTweetSendShare Discussion about this post Latest stories from this section ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം Next Post ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത മമതയ്ക്ക് തിരിച്ചടി; കൊൽക്കത്ത സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചു Latest News ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക് ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം മത്സരിച്ച 11 സീറ്റിലും കെട്ടിവെച്ച കാശ് പോയി, സിറ്റിങ്ങ് സീറ്റായ തിയോഗിൽ ഇത്തവണ നാലാം സ്ഥാനത്തേക്കും; ഹിമാചലിൽ ‘സം പൂജ്യരായി’ സിപിഎം
വീട്ടിൽ ഇരുന്ന് പണം സമ്പാദിക്കാനുള്ള വഴികൾ നിങ്ങൾ തിരയുകയാണെങ്കിൽ, സർവേകൾ ചെയ്തു നിങ്ങൾക്ക് പണം നേടാമെന്ന് നിങ്ങൾ കേട്ടിരിക്കാം. ഇത് നിങ്ങളെ സമ്പന്നനാക്കില്ലെങ്കിലും, നിങ്ങള്‍ അഭിപ്രായം പങ്കിടുന്നത് വഴി അധികമായി എന്തെങ്കിലും നേടാനുള്ള ഒരു മികച്ച മാർഗമാണ് ഇത്. പ്രശ്‌നമെന്തെന്നാൽ, ഡസൻ കണക്കിന് paid സർവേ സൈറ്റുകൾ ഉണ്ട്. ഏതാണ് നിയമാനുസൃതവും അല്ലാത്തതും എന്ന് പറയാൻ പ്രയാസമാണ്. ഇന്ന്, ഞാൻ ലളിതമായ സർവേ സൈറ്റുകളിലൊന്നായ LifePoints അവലോകനം ചെയ്യുകയും നിങ്ങളുടെ സമയം വിലമതിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ സഹായിക്കുകയും … Read more Categories Earn Money Online Tags earn money for doing survey, EARN MONEY ONLINE 2 Comments Rummy Passion | Earn Money Online by playing Rummy | ₹2000 Instant Bonus April 25, 2020 July 13, 2019 by admin Rummy Passion is one of the best and trusted real cash online rummy site. As rummy is one of the most playing real cash games online in India, Rummy Passion is playing a very good role in this online rummy industry. If you are a pro rummy player then Rummy Passion will be your right … Read more Categories Uncategorized Tags EARN MONEY ONLINE, EARN MONEY ONLINE BY PLAYING RUMMY, HOW TO PLAY RUMMY, INDIAN RUMMY, ONLINE RUMMY, PLAY RUMMY, RUMMY PASSION, RUMMY SITES, RUMMY SITES IN INDIA Leave a comment
ഗാന്ധിനഗർ: ഇന്ത്യയിലാദ്യമായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഗാന്ധിനഗറിൽ 23 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം. UK PM Boris Johnson at Akshardham Temple in Gandhinagar, Gujarat. pic.twitter.com/dgLAqQsk6h — ANI (@ANI) April 21, 2022 സങ്കീർണമായ വാസ്തുവിദ്യയാൽ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രം യമുനാ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഇരുമ്പ്, കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയവ ഒന്നും തന്നെ ഉപയോഗിക്കാതെ പണിതുയർത്തിയ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മീയ കേന്ദ്രം കൂടിയാണ്. ഇവിടെയെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷേത്രത്തിലെ സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് ദർശനം നടത്തിയത്. രാവിലെ അഹമ്മദാബാദിലെ വിമാനത്താവളത്തിൽ പറന്നിറങ്ങിയ ബോറിസ് ജോൺസൺ സബർമതി ആശ്രമത്തിലും പഞ്ച്മഹലിലെ ജെസിബി ഫാക്ടറിയിലും സന്ദർശനം നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പമായിരുന്നു സന്ദർശനം. വ്യവസായി ഗൗതം അദാനിയുമായും ബോറിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ രാവിലെ രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ബോറിസ് ജോൺസൺ പുഷ്പചക്രം അർപ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. Tags: india#GujaratBoris JohnsonGandhinagaruk prime ministerAkshardham Temple ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്‌ക്കിടെ അതിക്രമിച്ച് കയറി ഖുറാൻ ചൊല്ലി ഇസ്ലാമികവാദി : തല്ലിച്ചതച്ച് ക്രിസ്ത്യൻ വിശ്വാസികൾ Next Post സെക്സ് വർക്കറാണെന്നു പറഞ്ഞ് പൊതു ശുചിമുറികളിലടക്കം അദ്ധ്യാപികയുടെ ഫോൺ നമ്പർ ; ദിവസേന 800 കോളുകൾ , മൂന്ന് പേർ അറസ്റ്റിൽ More News from this section ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ ശക്തിപ്രകടനമായി നിയമസഭാ കക്ഷിയോഗം; തർക്കം മുറുകി; ഒടുവിൽ ഖാർഗെയുടെ തീരുമാനത്തിന് വിട്ടു മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം 15 എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി ഒടുവിൽ രാംപൂർ മണ്ഡലവും ചരിത്രം തിരുത്തി; ഉപതിരഞ്ഞെടുപ്പിൽ അജയ് സക്‌സേനയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം; മുസ്ലീം ഇതര സ്ഥാനാർത്ഥിയുടെ വിജയം മണ്ഡലത്തിൽ ആദ്യം മദ്യക്കുപ്പികൾ നിറച്ച ചാക്ക് ബൈക്കിൽ നിന്ന് താഴെ വീണു : ബൈക്കുകാരനെയും മറിച്ചിട്ട് മദ്യക്കുപ്പികളും എടുത്ത് ഓടി നാട്ടുകാർ ഇന്ത്യക്കാർക്ക് ബോധമില്ല അവർ അള്ളാഹുവിനെ വിശ്വസിക്കുന്നില്ല , കല്ലുകളെ ആരാധിക്കുന്നു ; ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റി പാകിസ്താനി കുട്ടികൾ വേർപിരിയാൻ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ശരിയല്ല; കുടുംബ കോടതിക്കെതിരെ ഹൈക്കോടതി Load More Latest News കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചു; 15 കാരന് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം; മുട്ടുകാൽ കൊണ്ട് വയറ്റിലിടിച്ചു; ഇരുമ്പ് വളകൊണ്ട് അടിച്ച് തലയും ചെവിയും തകർത്തു ബുദ്ധിമുട്ടില്ലാതെ പ്രതിഫലം ലഭിച്ചു; വീണ്ടും ഈ ടീമിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയുടെ സംഗീത സംവിധായകൻ നികുതി വെട്ടിപ്പ്; നടി അപർണ ബാലമുരളി നിയമകുരുക്കിൽ; 91 ലക്ഷം രൂപ വരുമാനം മറച്ചുവച്ചെന്ന് റിപ്പോർട്ട് നെയ്മറിന്റെ ഗോൾ തുണച്ചില്ല; പെനാൽറ്റിയിൽ കുടുങ്ങി ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത് ; ക്രൊയേഷ്യ സെമിയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്.. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ കാരവാൻ ഇറക്കി പവർസ്റ്റാർ പവൻ കല്യാൺ; ‘വരാഹി’യുദ്ധത്തിന് ഒരുങ്ങിയെന്ന് താരം; നിറത്തെച്ചൊല്ലി വിവാദം
വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും അറിയാത്ത പക്ഷികളില്ല, ജീവികളില്ല, കാട്ടുവഴികളുമില്ല: ഇംഗ്ലീഷറിയാത്ത പത്താംക്ലാസ്സുകാരിയെ ലോകമറിയുന്ന ഫോറസ്റ്റ് ഗൈഡാക്കി മാറ്റിയ 30 വര്‍ഷങ്ങള്‍ ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ് “അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം സിസ്റ്റര്‍ റോസ് (ഇടത്ത്)/ റബര്‍ തോട്ടം. ഫോട്ടോയ്ക്ക് കടപ്പാട് : ഡിസ്കവര്‍ മേഘാലയ/ ഫേസ്ബുക്ക് തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ വീട്ടില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് നാടന്‍ ഭക്ഷണമെത്തിക്കാനായി തുടങ്ങിയ ‘കാപ്പിക്കൂട്ട’ത്തിന്‍റെ വിജയകഥ മനസ്സിനേറ്റ മുറിവുകളുണക്കാന്‍ ഹവീന തുടങ്ങിയ യാത്രകള്‍ ഇപ്പോള്‍ ഭൂമിയ്ക്കായുള്ള കരുതലും കൂടിയാണ് മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി ‘തൊടക്കിന്‍റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം ‘ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്’: ഇന്‍ഡ്യയ്ക്കുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞ ആദ്യമലയാളി വനിതയുടെ കായികജീവിതം ഓസ്ട്രേലിയയില്‍ വെച്ച് ചൈനാക്കാരന്‍ ഷെഫ് എന്നും കളിയാക്കും, അതില്‍ നിന്നാണ് തുടക്കം: പത്തിലച്ചപ്പാത്തിയും റോസാപ്പൂചപ്പാത്തിയും വില്‍ക്കുന്ന എന്‍ജിനീയറുടെ വിജയകഥ ഒഴിവുസമയത്തെ കൃഷി: പോളിഹൗസില്‍ നിന്ന് വിജയ കല നേടുന്നത് മാസം 20,000 രൂപ, വിഷമില്ലാത്ത പച്ചക്കറികളും ഒരു സെന്‍റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്‍റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്‍പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം ‘എന്‍റെ മക്കള്‍ മിടുക്കരാണ്, അവരെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ എനിക്കാകുമായിരുന്നില്ല’: ഊരിലെ കുട്ടികള്‍ക്കായി സ്വന്തം ചെലവില്‍ സ്ഥലം വാങ്ങി സ്‌കൂള്‍ നിര്‍മ്മിച്ച ബദല്‍ സ്കൂള്‍ അധ്യാപിക ഉച്ചക്ക‍ഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട 60-കാരി വിദ്യ ഇതുവരെ രക്ഷിച്ചത് ആയിരത്തിലധികം പാമ്പുകളെ: ‘അതിന് പുരുഷനാവണ്ട, നല്ല മനസ്സാന്നിദ്ധ്യവും പാമ്പുകളോട് സ്നേഹവും മതി’ ഇറ്റലി സ്വപ്‌നം കണ്ട് പഠിക്കാന്‍ പോയ നിഷ ചെന്നെത്തിയത് ബിഹാറിലെ കുഷ്ഠരോഗികളുടെ ഗ്രാമത്തില്‍: മരുന്നും ഭക്ഷണവുമായി ഊരുകള്‍ തേടി കാടുകയറുന്ന ഡോക്ടര്‍ കുമരകത്തിന്‍റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക് ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍
പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം സംവിധാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സംസ്ഥാന, ദേശീയ പാതകള്‍ക്കുപുറമെ പ്രധാന ജില്ലാ റോഡുകളിലും നിര്‍ദേശം ബാധകമാണെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ പറഞ്ഞു. സ്ഥിരം അപകടം സംഭവിക്കുന്ന മേഖലകളില്‍ രണ്ടു വശത്തും ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് പൊലീസ് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത്. ഇതിനു പകരമുള്ള ശാസ്ത്രീയ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ട്രാഫിക് കോണ്‍, മുന്നറിയിപ്പുബോര്‍ഡുകള്‍, സ്ഥിര പരിശോധന തുടങ്ങിയ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.
എംഐയുഐ ഷവോമിയുടെ സ്വന്തം ഇഷ്ടത്തിൽ യഥാർത്ഥ ആൻഡ്രോയിഡ്നു മേലെ ചില മാറ്റങ്ങൾ വരുത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. എന്നാൽ ആൻഡ്രോയിഡ് വൺ ഗൂഗിൾ നേരിട്ട് ഇറക്കുന്നതാണ്. ഇത് നേരിട്ട് ഗൂഗിളിൽ നിന്ന് വരുന്നത് കൊണ്ട് സ്റ്റോക്ക് ആൻഡ്രോയിഡ് അല്ലെങ്കിൽ സ്റ്റോക്ക് റോം എന്ന് വിശേഷിപ്പിക്കുന്നു. എംഐയുഐ ആദ്യമേ പറഞ്ഞത് പോലെ തന്നെ എം ഐ യു ഐ ഷവോമിയുടെ സ്വന്തം ഇഷ്ടത്തിൽ മാറ്റങ്ങൾ വരുത്തിയ ഒ എസ് ആണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് നിർമാതാക്കൾ സ്റ്റോക്ക് റോം അഥവാ യഥാർത്ഥ ആൻഡ്രോയിഡ് റോം എല്ലാ നിർമാതാക്കൾക്കും നൽകും. അവർ അതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തിയതിനു ശേഷം അവരുടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. ഇത് തന്നെ ആണ് എം ഐ യു ഐ യിലും സംഭവിക്കുന്നത്. എംഐയുഐ നിർമാതാക്കൾ സ്റ്റോക്ക് റോമിലേക്ക് തങ്ങളുടെ ആപ്ലിക്കേഷനുകളും സുരക്ഷാ ക്രമീകരണങ്ങളും ഉൾച്ചേർത്ത് അവരുടേതായ റോം ഉപയോക്താക്കൾക്ക് നൽകുന്നു. എം ഐ യു ഐ ഗുണങ്ങൾ ഒരു ഉപയോക്താവിന് എങ്ങനെ വളരെ നല്ല രീതിയിൽ ഫോൺ തീമിൽ മാറ്റങ്ങൾ വരുത്താൻ അറിയില്ല എന്നുണ്ടെങ്കിൽ അവർക്കു വേണ്ടി മാത്രമായി തന്നെ ഷവോമിയുടെ തീം ആപ്പ്ളിക്കേഷൻ ഉണ്ട്. ഇതിൽ വളരെ തന്മയത്വത്തോടെ നിർമിച്ച വിവിധ തരത്തിലുള്ള തീമുകൾ ഓരോരുത്തർക്കും ഉപയോഗിക്കാവുന്നതാണ്. ഓരോ തീമിനുള്ളിൽ നിന്ന് കൊണ്ട് തന്നെ വീണ്ടും മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യവും ഉണ്ട് . ഉദാഹരണത്തിന് നിലവിലുള്ള തീമിലെ അക്ഷര ശൈലി മാറ്റി വേറെ ഒരു തീമിലുള്ള അക്ഷര ശൈലി ഉപയോഗിക്കണമെങ്കിൽ തീം ആപ്ലിക്കേഷനുള്ളിൽ ഇതിനുള്ള വഴി ഉണ്ട്. ഇതിനു പുറമെ എംഐയുഐയിൽ ആപ്ലിക്കേഷൻ ഡ്രോവർ ഇല്ല. ആപ്ലിക്കേഷൻ ഡ്രോവർ എന്തെന്നാൽ നമ്മുടെ ഫോണിലുള്ള എല്ലാ ആപ്ലിക്കേഷനുകളും ഒരൊറ്റ നിരയിൽ കാണിച്ചു തരുന്ന രീതി ആണ്. സ്റ്റോക്ക് റോമുകളിലെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ എം ഐ യു ഐ യിൽ ഐഫോണിലേത് പോലുള്ള രീതി ആണ് പിന്തുടർന്നിരിക്കുന്നത്. എല്ലാ ആപ്ലിക്കേഷനുകളും പ്രധാന സ്‌ക്രീനിൽ തന്നെ കാണിച്ചിരിക്കുന്നു. എം ഐ യു ഐ യിൽ ഷവോമിയുടെ തന്നെ ഒരു ആന്റി വൈറസ് ആപ്ലിക്കേഷൻ വരുന്നുണ്ട്. ഇത് നമ്മുടെ ഫോണിലുള്ള ആപ്ലിക്കേഷനുകളെയും മറ്റുള്ള ഫയലുകളെയും സ്കാൻ ചെയ്ത് വൈറസ് ഉണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തുന്നു. ഇതിനു പുറമെ റാം ക്ലീനറും, കോൾ റെക്കോർഡറും എംഐയുഐ യിൽ ഉണ്ട്. നിലവിൽ എം ഐ യു ഐ 9 വേർഷനാണ് ഉള്ളത്. എംഐയുഐ ദോഷങ്ങൾ അപ്ഡേറ്റുകൾ വരാൻ സമയം കൂടുതൽ എടുക്കും എന്തെന്നാൽ ആദ്യം ഗൂഗിൾ അപ്ഡേറ്റ് പുറത്തിറക്കിയതിനു ശേഷം അത് എം ഐ യു ഐ യിനു കൈ മാറി അവർ അതിനു മുകളിലൂടെ മാറ്റങ്ങൾ വരുത്തി പരീക്ഷച്ചതിനു ശേഷം മാത്രമേ ഉപയോക്താക്കൾക്ക് നൽകുന്നുള്ളൂ. ആൻഡ്രോയിഡ് പുതിയ പതിപ്പ് ഇറങ്ങി ചുരുങ്ങിയത് ഒരു കൊല്ലം എങ്കിലും കഴിഞ്ഞാൽ മാത്രമേ അതേ പതിപ്പ് എംഐയുഐൽ എത്തുകയുള്ളൂ. ഈയിടെ ഇറങ്ങിയ റെഡ്മി നോട്ട് 5 പ്രോ ഫോണിൽ ഇപ്പോളും ആൻഡ്രോയിഡ് നോഗട്ട് ആണ്. ആൻഡ്രോയിഡ് ഓറിയോ കഴിഞ്ഞു ആൻഡ്രോയിഡ് പി ഇറങ്ങാൻ സമയം ആയി. പ്രവർത്തന ശേഷി അഥവാ പെർഫോമൻസ് വച്ചു നോക്കുമ്പോൾ സ്റ്റോക്ക് റോം വളരെ നേരിയ രീതിയിൽ എം ഐ യു ഐ യിനേക്കാൾ മുന്നിലാണുള്ളത്. സ്റ്റോക്ക് റോമിൽ നമ്മുടെ സുരക്ഷയും ഡാറ്റ ശേഖരിക്കുന്നതും ഗൂഗിൾ ആണ് എന്നാൽ ഷവോമി ഒരു ചൈനീസ് കമ്പനി ആയത് കൊണ്ട് ഒരു നേരിയ സംശയം ഉണ്ടാവുക സ്വാഭാവികം. ആൻഡ്രോയിഡ് വൺ വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യം വച്ച് ഗൂഗിൾ ഇറക്കിയിട്ടുള്ള ആൻഡ്രോയിഡ് പതിപ്പാണ് ആൻഡ്രോയിഡ് വണ്‍. നേരിട്ട് ഗൂഗിളിൽ നിന്ന് വരുന്നത് കൊണ്ട് ഇതിനെ സ്റ്റോക്ക് റോം എന്ന് വിളിക്കുന്നു. ആൻഡ്രോയിഡ് വൺ ഇറക്കാനുള്ള പ്രധാന കാരണം തന്നെ ഒരു ഉപയോക്താവിനും ആൻഡ്രോയിഡിന്റെ യഥാർത്ഥ രൂപം കാണാൻ സാധിക്കുന്നില്ല എന്ന പരാതി മുന്നിൽ കണ്ടു കൊണ്ടാണ്. ചുരുക്കം ചില നിർമാതാക്കൾ മാത്രമേ അവരുടേതായ മാറ്റങ്ങൾ ഒന്നും വരുത്താതെ തന്നെ അത് പോലെ ആൻഡ്രോയിഡ് വേർഷൻ ഉപയോകതാക്കൾക്ക് നൽകുന്നുള്ളൂ. ബാക്കി ഉള്ള എല്ലാ നിർമാതാക്കളും യഥാർത്ഥ ആൻഡ്രോയ്‌ഡിന്‌ പുറമെ അവരുടെ ഇഷ്ടപ്രകാരമുള്ള ആപ്ലിക്കേഷനുകൾ (ബ്ലോട്ട് വെയർ – അനാവശ്യമായ ആപ്ലിക്കേഷനുകൾ) കൂടി ചേർത്താണ് നൽകുന്നത്. ഇത് കാരണം നല്ലൊരു വിഹിതം മെമ്മറിയും റാമും നഷ്ടപ്പെടുന്നു. അത് കൂടാതെ തന്നെ ചില ബ്ലോട്ട് വെയറുകളിൽ വൈറസും കണ്ടു വരുന്നു. ഇതിനൊരു വിരാമം ആയിട്ടാണ് ഗൂഗിൾ ഫോൺ നിർമാതാക്കളുമായി നേരിട്ട് പങ്കു ചേർന്നു ആൻഡ്രോയിഡ് വൺ മാറ്റങ്ങളൊന്നുമില്ലാതെ ഉപയോക്താക്കൾക്ക് മുന്നിൽ അത് പോലെ എത്തിക്കുന്നത്. പൊതുവേ എല്ലാ സ്റ്റോക്ക് റോമുകൾക്കുമുള്ള പ്രത്യേകതകൾ ആണ് ആൻഡ്രോയിഡ് വണ്ണിനും ഉള്ളത്. കസ്റ്റമൈസേഷൻ ഒന്നും തന്നെ ഇല്ല. മാറ്റങ്ങൾ നമ്മുടെ ഇഷ്ടാനുസരുണം വരുത്തണം എങ്കിൽ ഇതര ആപ്ലിക്കേഷന്റെ സഹായം അനിവാര്യമാണ്. ആൻഡ്രോയിഡ് വൺ ഗുണങ്ങൾ ലോകോത്തര സുരക്ഷാ ക്രമീകരണങ്ങൾ ആണ് സാധാരണയായി സ്റ്റോക്ക് റോമിൽ ഉണ്ടാകുന്നത്. ആൻഡ്രോയിഡ് വണ്ണിൽ കസ്റ്റമൈസേഷൻ അനുവദിക്കാത്തതും ഇത് നൽകുന്ന സുരക്ഷാ ക്രമീകരണങ്ങൾക്ക് വീഴ്ച ഉണ്ടാകും എന്ന് കരുതി ആണ്. ഇത് ഒരു പരിധി വരെ ശരിയും ആണ്. എന്നിരുന്നാലും ഉപയോക്താവ് ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഒരാൾ സുരക്ഷിതനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നത്. ഫോണിൽ ആൻഡ്രോയിഡ് വൺ റോം ഉപയോഗിക്കണമെങ്കിൽ ഗൂഗിൾ നിശ്ചയിച്ചിട്ടുള്ള മിനിമം ഹാർഡ്‌വെയർ കോൺഫിഗറേഷൻ ഉണ്ടാകണം. അതിനാൽ ഫോണിൽ ഉപയോഗിച്ചിട്ടുള്ള ആൻഡ്രോയിഡ് പതിപ്പ് കഴിഞ്ഞു ഭാവിയിൽ ഇറങ്ങുന്ന രണ്ടു മൂന്ന് പതിപ്പുകൾ ഓടാനുള്ള ശേഷി ഫോണിന് ഉണ്ടാകും. മറ്റേതൊരു റോമിനെ താരതമ്യം ചെയ്താലും സ്റ്റോക്ക് റോമിന്റെ പ്രവർത്തന ശേഷി അല്ലെങ്കിൽ പെർഫോമൻസ് എപ്പോഴും മുന്നിൽ തന്നെ ആയിരിക്കും. ബാക്കി ഉള്ള എല്ലാ റോമും സ്റ്റോക്ക് റോമിന് മുകളിലൂടെ മാറ്റങ്ങൾ വരുത്തി നിർമിച്ചതാണ് എന്നത് തന്നെ കാരണം. ഗൂഗിളിന്റെ അല്ലാതെ അല്ലാതെ മറ്റൊരു കമ്പനിയുടെയും ആപ്ലിക്കേഷൻ ഇതിൽ മുന്നേകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. അത്കൊണ്ട് ഇത് വളരെ അധികം വേഗത ഏറിയതും റാമും ബാറ്ററിയും ഇന്റെർണൽ മെമ്മറിയും കുറച്ചു ഉപയോഗിക്കുന്ന രീതിയിലുമാണ് നിർമിച്ചിട്ടുള്ളത്. എല്ലാ അപ്ഡേറ്റുകളും ആദ്യം ലഭിക്കുന്നത് ആൻഡ്രോയിഡ് വൺ അല്ലെങ്കിൽ സ്റ്റോക്ക് റോമുകൾക്ക് ആയിരിക്കും. എന്തെന്നാൽ ഗൂഗിൾ എപ്പോഴാണോ അപ്ഡേറ്റ് ഇറക്കുന്നത് ആ സമയം തന്നെ മറ്റു മാറ്റങ്ങൾ ഒന്നും വരുത്താതെ നിങ്ങൾക്ക് അതിലേക്ക് മാറാം എന്നുള്ളത് ആണ്. ആൻഡ്രോയ്ഡിന്റെ കീഴിൽ ഉള്ള ഗൂഗിൾ അസിസ്റ്റന്റും ഗൂഗിൾ ഫോട്ടോസും വീഡിയോ കോളിങ് ആപ് ആയ ഡ്യൂഓ യും ആൻഡ്രോയിഡ് വണ്ണിൽ യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കും. ഗൂഗിൾ പ്ലേയ് സ്റ്റോറിൽ ആൻഡ്രോയിഡിന്റെ തന്നെ ഗൂഗിൾ പ്ലേയ് പ്രൊട്ടക്ട് എന്ന സംവിധാനം ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളും സുരക്ഷിതമാണോ അല്ലയോ എന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്. ആൻഡ്രോയിഡ് വൺ ദോഷങ്ങൾ ഏറ്റവും വലിയൊരു ദോഷമായി ഒട്ടു മിക്ക ഉപയോക്താക്കളും കണക്കാക്കുന്നത് തീം കസ്റ്റമൈസേഷൻ ചെയ്യാൻ പറ്റില്ല എന്നുള്ളത് തന്നെ ആണ്. അത് കൂടാതെ എംഐയുഐ യിൽ ഉള്ള റാം ക്ലീനറും കോൾ റെക്കോർഡറും ആന്റി വൈറസും ആപ് ലോക്കും ഒന്നും തന്നെ സ്റ്റോക്ക് റോമായ ആൻഡ്രോയിഡ് വണ്ണിൽ ഇല്ല. ഇതിനെല്ലാം നാം പ്രത്യേകം ആപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ടി ഇരിക്കുന്നു. ഉപസംഹാരം പ്രവർത്തന ശേഷിയേക്കാൾ മാറ്റങ്ങൾ വരുത്താനുള്ള കഴിവിനാണ് നിങ്ങൾ ഊന്നൽ നൽകുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്കു പറ്റിയത് എം ഐ യു ഐ ആണ്. മറിച്ചാണെങ്കിൽ ആൻഡ്രോയിഡ് വണ്ണും. ഷവോമി സെപ്റ്റംബർ 2017 വരെ ഇറക്കിയ എല്ലാ ഫോണുകളിലും എം ഐ യു ഐ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഗൂഗിളുമായി പങ്കു ചേർന്ന് സെപ്റ്റംബറിൽ അവർ മി എ1 (Mi A1) എന്ന ഫോൺ ഇറക്കി. അതിൽ ഉപയോഗിച്ചിരിക്കുന്ന ഓ എസ് ആൻഡ്രോയിഡ് വൺ ആണ്. അടുത്തിടക്ക് ഷവോമി തങ്ങളുടെ ട്വിറ്ററിൽ ഒരു തിരഞ്ഞെടുപ്പ് നടത്തിയിരുന്നു – എം ഐ യു ഐ ആണോ അതോ ആൻഡ്രോയിഡ് വൺ ആണോ നിങ്ങൾക്കു ഇഷ്ടം എന്ന്. ആ തിരഞ്ഞെടുപ്പിൽ വിജയിച്ചത് സ്റ്റോക്ക് റോം ആയ ആൻഡ്രോയിഡ് വൺ ആയിരുന്നു. Related Articles ഗൂഗിൾ മാപ്പ് വഴി പറയുക ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയെന്ന് റിപ്പോർട്ട് പോൾ ആപ്പ് (Pol-App) - കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും Leave a Reply Cancel reply You must be logged in to post a comment. Search Recent Post ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിലും - വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോലെ ഇനി ട്വിറ്ററിലും ഉള്ളടക്കങ്ങൾ പങ്കുവെക്കാം ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പിൽ ഒരു മില്യൺ ഡോളർ നിക്ഷേപമിറക്കി ആനന്ദ് മഹീന്ദ്ര ഗൂഗിൾ മാപ്പ് വഴി പറയുക ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയെന്ന് റിപ്പോർട്ട് പോൾ ആപ്പ് (Pol-App) - കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും ഇന്ത്യയിൽ എടിഎം മെഷീനിൽ സ്പർശിക്കാതെ സ്മാർട്ടഫോൺ ഉപയോഗിച്ച് കാശ് പിൻവലിക്കുന്നത് പരീക്ഷിക്കുന്നു കോവിഡ് 19 മുന്നറിയിപ്പുകൾ ഗൂഗിൾ മാപ്പ് സേവനത്തിൽ ലഭ്യമാക്കി ഗൂഗിൾ ഫെയ്‌സ്ബുക്കിൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാം വീഡിയോ എഡിറ്റിങ് ടൂൾ ഉൾപ്പടെ പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം റിയൽമി വാച്ച് - ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ സ്വകര്യ വിവരങ്ങൾ ട്രാക്ക് ചെയ്തതിന് ഗൂഗിളിനെതിരെ 5 ബില്യൺ ഡോളർ നഷ്ടപരിഹാര കേസ്
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
നമ്മൾ അധികം ആരും കഴിച്ചിട്ടില്ലാത്ത ചിക്കൻ സാമ്പാർ. കേൾക്കുമ്പോൾ തന്നെ സംശയം തോന്നും. എന്താവും എന്ന്. എന്നാൽ നല്ല രുചിയാണ്. വേഗത്തിൽ തന്നെ നമുക്ക് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം. അപ്പോൾ എന്തൊക്കെ വേണമെന്ന് പറയാം. … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
''വീട്ടിൽപിള്ളേരെന്തിനാ എന്ന് ശരിക്കും മനസ്സിലായത് സാറെഴുതിയ ലേഖനം വായിച്ചപ്പഴാ. എന്റെ ജോർജ്ജ് സാറേ, ഒരു മുപ്പതു കൊല്ലം മുമ്പേ ആരെങ്കിലും ഇത് ഒന്നെഴുതിയാരുന്നെങ്കിൽ എന്നോർത്തു പോകുവാ. ഞങ്ങളുടെ മക്കളു രണ്ടും വലുതായി, ജീവിക്കാനുള്ള ബദ്ധപ്പാടിൽ അങ്ങു ദൂരദേശങ്ങളിൽ നെട്ടോട്ടമോടുകാ, അവരുടെ കല്യാണോം കഴിഞ്ഞു. അവർക്കു മക്കളുമായി. ഇപ്പോൾ ഞങ്ങള് വയസ്സനും വയസ്സീം കൂടി, കണ്ണിൽ- കണ്ണിൽ നോക്കിയും-നോക്കാതെയും, മിണ്ടിയും-മിണ്ടാതേം ഒക്കെ ആയി ദിവസങ്ങൾ നിരക്കി നീക്കുകയാണ് ''. ''അപ്പന്റേം അമ്മേടേം പിള്ളേരുടേം റോളു മാത്രമല്ലേ ജോർജ്ജ് എഴുതിയുള്ളൂ, ഈ വല്യപ്പച്ചനും വല്യമ്മച്ചിക്കും കൂടി എന്തെങ്കിലും ഒരു നല്ല റോളു കണ്ടു പിടിച്ചു തരാമോ മോനേ?''. ഫോണിൽ കൂടി ആയതിനാൽ അമ്മച്ചിയുടെ സ്വരം കേട്ടിട്ടു കരച്ചിലാണോ, ചിരിയാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഏതായാലും അമ്മച്ചി പറഞ്ഞ കാര്യങ്ങൾ വേദനിപ്പിക്കുന്ന ഒരു സത്യമാണ്. അമ്മച്ചീ, വളരെ പ്രധാനപ്പെട്ടതും, രസകരവുമായ റോളാണ് മുതിർന്ന തലമുറക്കുള്ളത്. നമ്മളത് കണ്ണടച്ച് കണ്ടില്ല എന്നു വെക്കുകയാണ്. എന്നെ മോനേ എന്നു വിളിക്കാൻ അമ്മച്ചി തയ്യാറായല്ലോ?, നിങ്ങളു പ്രസവിക്കാത്തവരേയും നിങ്ങൾക്ക് മക്കളെപ്പോലെ കാണാനും കരുതാനും കഴിയുന്നതാണ് ഏറ്റവും മുന്തിയ റോൾ. ഇളം തലമുറക്ക് ധാരാളം അറിവ് നേടാൻ ഇക്കാലത്ത് അവസരം ലഭിക്കുന്നുണ്ട്, പക്ഷേ അനുഭവജ്ഞാനവും പക്വതയും, അവനവന്റെ ജീവിതം കൊണ്ട് കാലക്രമത്തിൽ മാത്രമേ ലഭിക്കുകയുള്ളു. ദീർഘകാലം ജീവിച്ച് സ്വന്തമാക്കിയ അനുഭവങ്ങളാണ് മുതിർന്ന തലമുറയുടെ കൈമുതൽ. ജീവിത സാഹചര്യങ്ങളും, സംവിധാനങ്ങളും എത്രകണ്ട് പുരോഗമിച്ചാലും, മനുഷ്യ ജീവിതത്തിന്റെ അന്തസ്സത്തക്ക് മാറ്റം വരുന്നില്ല. ജനിച്ച് -വളർന്ന് ജനിപ്പിച്ച്-വളർത്തി, കെട്ടിയും കെട്ടിച്ചും, മരിപ്പിച്ചും-മരിച്ചും ജീവൻ ഒടുങ്ങുന്ന പ്രക്രിയക്കിടയിൽ ഓരോ മനസ്സുകൾക്കും ലഭിക്കുന്ന അനുഭൂതികൾ മാത്രമാണ് അവരുടെ ജീവിതം എത്ര അർത്ഥപൂർണ്ണമായിരുന്നു എന്നതിന്റെ അളവുകോൽ. അതുകൊണ്ട് മുതിർന്നവരുടെ അനുഭവപാഠങ്ങൾ എക്കാലത്തും പ്രസക്തമായിരിക്കും. ഇളം തലമുറ ആസ്വദിക്കുന്ന കാര്യങ്ങളോട് അതൃപ്തിയോ അസൂയയോ പ്രകടിപ്പിക്കുമ്പോഴാണ്, മുതിർന്ന തലമുറയ്ക്ക് അവരുടെ റോൾ നഷ്ടമാകുന്നത്, പകരം ഇളം തലമുറക്ക് രുചിക്കുന്ന കാര്യങ്ങളിൽ താല്പര്യം എടുക്കുകയും, അവയെക്കുറിച്ച് അറിവ് നേടുകയും, അവരോട് സംവദിക്കുകയും, പങ്കുചേരുകയും, അവരെ ആസ്വദിക്കുകയും, നിർണ്ണായക ഘട്ടങ്ങളിൽ ജീവിത സത്യങ്ങൾ അവർക്കു കാട്ടികൊടുക്കുകയുമാണ് മുതിർന്നവർ എടുക്കേണ്ട റോൾ. മക്കളും കൊച്ചുമക്കളും അന്യദേശത്തായിരിക്കേ, വീട്ടിൽ മുനിഞ്ഞു കുത്തിയിരുന്നു ദിനങ്ങൾ നിരക്കി ജീവിക്കുന്ന ഒരു മുത്തശ്ശനോ മുത്തശ്ശിക്കോ, ഈപ്പറഞ്ഞ ആസ്വാദനം നടത്താൻ ഒരു ഇളം തലമുറ എവിടെ എന്നു ചോദിച്ചേക്കാം. അവിടെയാണ് ഒരു നല്ല വയോജന നയത്തിന്റെ പ്രസക്തി. നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾക്ക് വർഷത്തിൽ മൂന്ന് അവധിക്കാലം ലഭിക്കുന്നുണ്ട്. കുട്ടികളുടെ പഠനപദ്ധതിയുടെ ഭാഗമായി മുതിർന്നവരോടൊപ്പം ഒരു ദിനം എന്ന ഒരു പ്രോജക്ട് ഏർപ്പെടുത്താം. ഓരോ കുട്ടിയും, അവധിക്കാലത്ത് അവരുടെ ബന്ധത്തിലോ പരിചയത്തിലോ ഉള്ള ഒരു വല്യപ്പച്ചനോടോ, വല്യമ്മച്ചിയോടോ ഒപ്പം ഒരു ദിവസം ചിലവഴിക്കണം. അവരിൽ നിന്നും എന്തെങ്കിലും ഒരു പുതിയ അറിവ് നേടണം, അവരുടെ ഒരു ദുഖം, ഒരു സന്തോഷം ഇവ കണ്ടെത്തി ഒരു റിപ്പോർട്ട് എഴുതി സ്കൂൾ തുറക്കുമ്പോൾ ടീച്ചറെ ഏൽപ്പിക്കണം. ഏറ്റവും നല്ല റിപ്പോർട്ടുകൾ തിരഞ്ഞെടുത്ത് പ്രസിദ്ധപ്പെടുത്തുകയും, അതിന്റെ ഓരോ കോപ്പി, കുട്ടികൾ പരിചയപ്പെട്ട മുത്തശ്ശനോ മുത്തശ്ശിക്കോ കൊടുക്കണം, അതിന് ഉചിതമായ ഒരു വില നല്കാൻ മുതിർന്നവരും തയ്യാറായാൽ, ഇതു നടപ്പിലാക്കാനുള്ള ചിലവും നടന്നു കിട്ടും. മറ്റനേകം സാദ്ധ്യതകളും ഈ ആശയത്തിനുണ്ട്. ഇതു നടപ്പിലാക്കാൻ വലിയ നിയമനിർമ്മാണം ഒന്നും വേണ്ട, ഓരോ സ്കൂൾ മാനേജ്മെന്റുകൾക്കും സ്വന്തം നിലയിൽ നടപ്പിലാക്കാവുന്നതേ ഉള്ളൂ. ഒരു പ്രിൻസിപ്പൽ വിചാരിച്ചാൽ മതി, ആ സ്കൂളിൽ പ്രാവർത്തികമാക്കാൻ. അഞ്ചു വർഷം മുമ്പ് സർക്കാരിന്റെ വയോജന നയരൂപീകരണത്തിനുള്ള ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ ഈ ആശയം ഞാൻ അവതരിപ്പിച്ചിരുന്നു. നമുക്ക് അത് വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടുമിരിക്കാം, എന്താ?. അകാലത്തിൽ മരണം സംഭവിച്ചില്ലാ എങ്കിൽ നമുക്ക് എല്ലാവർക്കും ബാധകമാകുന്ന വാർദ്ധക്യം എത്രയും ആസ്വാദ്യകരമാക്കി മാറ്റുവാൻ അല്പം അദ്ധ്വാനിച്ചാൽ മതി, നമുക്ക് കഴിയും, എങ്കിൽ, നമ്മുടെ ചെറുപ്പത്തിൽ തന്നെ അതു തുടങ്ങി വെക്കേണ്ടതല്ലേ? പിന്നെന്തിനാ മടിക്കുന്നത്? അമ്മച്ചി എന്തു പറയുന്നു, വയസ്സാംകാലത്ത് ഈ റോളു കൊള്ളാമോ? എന്റെ ജോർജ്ജൂട്ടീ ഇതുകൊള്ളാമല്ലോ!, അരയും തലയും മുറുക്കി നമ്മക്കങ്ങിറങ്ങാമെടാ മോനേ. George Kadankavil - May 2008 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
166242240006-09-2022 ജില്ലാ മാനസികാരോഗ്യ പരിപാടി വിവിധ തസ്തികകളിലേയ്ക്കുള്ള അഭിമുഖം https://forms.gle/JKcKE7mfJvmgqepf9 Download 166147200026-08-2022 എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ആശുപത്രി അറ്റന്‍ഡന്‍റ് തസ്തികയിലേയ്ക്ക് നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു Download 165360960027-05-2022 Nursing Assistant Seniority List Download 162794880003-08-2021 എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ആശുപത്രി അറ്റന്‍ഡന്‍റ് തസ്തികയിലേയ്ക്ക് നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു Download 162552960006-07-2021 ടൈപ്പിസ്റ്റ് സ്ഥലംമാറ്റം - ഉത്തരവ് Download 160945920001-01-2021 എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേയ്ക്ക് നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. Download 159295680024-06-2020 മലേറിയ ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് Download 159053760027-05-2020 JPHN GR 2 - ADHOC POSTING Download 159036480025-05-2020 Health Inspector Gr.I - തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റം - നിയമനം - Download 159036480025-05-2020 Health Inspector Gr.II - തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റം - നിയമനം - Download 158889600008-05-2020 കോവിഡ് 19- ജെ-എച്ച്.ഐ ഗ്രേഡ് 2 -അഡ്ഹോക്ക് നിയമനം Download 158880960007-05-2020 JPHN GR 2 - ADHOC POSTING Download 157861440010-01-2020 സര്‍ക്കാര്‍ ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും - ഭക്ഷ്യ വസ്തുക്കള്‍ ടെണ്ടര്‍ മുഖേന വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Download 157800960003-01-2020 ഹെല്ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ2 - സ്ഥാനക്കയറ്റം Download 157671360019-12-2019 2020 ലെ പൊതുസ്ഥലം മാറ്റം സ്പാര്‍ക്ക് അപ്‌ഡേഷന്‍ ചെയ്യുന്നതിനുള്ള സര്‍ക്കുലര്‍ Download 001-01-1970 എംപ്ലോയ്മെന്‍റ് മുഖേനയുള്ള രണ്ടാം ഗ്രേഡ് ആശുപത്രി അറ്റന്‍ഡന്‍റുമാരുടെ നിയമനം Download 157438080022-11-2019 കമ്പ്യൂട്ടറുകള്‍, ലാപ്പ്‌ടോപ്പുകള്‍, പ്രിന്ററുകള്‍ മുതലായ ഐ.റ്റി. സാമഗ്രികള്‍ CPRCS മുഖേന വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ Download 157550400005-12-2019 E-Health Version - Upgradation - reg Download 157550400005-12-2019 എറണാകുളം ജില്ല - ഇ ഹെൽത്ത് - പ്രോഗ്രാം ഓഫീസർമാർക്ക് വിവിധ ബ്ലോക്കുകളുടെ സൂപ്പർവൈസറി ചുമതല നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. Download 157550400005-12-2019 എറണാകുളം ജില്ല - ഇ ഹെൽത്ത് - ജില്ലാ അഡ്മിൻ മാർക്ക് വിവിധ ബ്ലോക്കുകളുടെ ചുമതല നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. Download 157498560029-11-2019 ഒന്നാം ഗ്രേഡ് ആശുപത്രി അറ്റൻഡ് തസ്തികയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം Download 157403520018-11-2019 യോഗ്യരായ നേഴ്സിംഗ് അസിസ്റ്റന്‍റുമാരില്‍‌ നിന്നും സീനിയോറിറ്റി ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്‍റായി സ്ഥാനക്കയറ്റം Download 157317120008-11-2019 SELECTED LIST OF HOSPITAL ATTENDANT GR.2 Download 157248000031-10-2019 14-ാം കേരള നിയമസഭയുടെ 18-ാം സമ്മേളനം 28.10.2019 മുതല്‍ 21.11.2019 വരെ - ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി തയ്യാറാക്കി നല്‍കുന്നത് സംബന്ധിച്ച് Download
azərbaycanAfrikaansBahasa IndonesiaMelayucatalàčeštinadanskDeutscheestiEnglishespañolfrançaisGaeilgehrvatskiitalianoKiswahililatviešulietuviųmagyarNederlandsnorsk bokmålo‘zbekFilipinopolskiPortuguês (Brasil)Português (Portugal)românăshqipslovenčinaslovenščinasuomisvenskaTiếng ViệtTürkçeΕλληνικάбългарскиқазақ тілімакедонскирусскийсрпскиукраїнськаעבריתالعربيةفارسیاردوবাংলাहिन्दीગુજરાતીಕನ್ನಡमराठीਪੰਜਾਬੀதமிழ்తెలుగుമലയാളംไทย简体中文繁體中文(台灣)繁體中文(香港)日本語한국어 WhatsApp മായി ബന്ധപ്പെടുക WhatsApp Messenger Support To better assist you, contact us from your phone by opening WhatsApp > Settings > Help > Contact Us. You can also visit our സഹായ കേന്ദ്രം for additional information. Let us know how you use WhatsApp by providing the necessary information below. Then, tap or click "Send Question" to contact us. ഫോണ്‍ നമ്പര്‍ നിങ്ങൾ WhatsApp അക്കൗണ്ടിനായി ഉപയോഗിക്കുന്ന ഫോൺ നമ്പർ നൽകുക. അണ്ടോറ (+376)അഫ്‌ഗാനിസ്ഥാന്‍ (+93)അമേരിക്കൻ ഐക്യ നാടുകള്‍ (+1)അമേരിക്കൻ സമോവ (+1)അംഗോള (+244)അയർലാന്റ് (+353)അര്‍ജന്‍റീന (+54)അർമീനിയ (+374)അല്‍ബേനിയ (+355)അസര്‍ബൈജാന്‍ (+994)അള്‍ജീരിയ (+213)അറൂബ (+297)ആൻഗില്ല (+1)ആന്റിഗ്വ (+1)ഇക്വഡോര്‍ (+593)ഇക്വറ്റോറിയല്‍ ഗിനിയ (+240)ഇന്തോനേഷ്യ (+62)ഇന്ത്യ (+91)ഇസ്രായേല്‍ (+972)ഇറാഖ് (+964)ഇറാൻ (+98)ഇറ്റലി (+39)ഈജിപ്റ്റ് (+20)ഉക്രൈൻ (+380)ഉഗാണ്ട (+256)ഉസ്‌ബെക്കിസ്ഥാന്‍ (+998)ഉറൂഗ്വേ (+598)എത്യോപ്യ (+251)എല്‍ സാൽവദോര്‍ (+503)എസ്റ്റോണിയ (+372)എറിത്രിയ (+291)ഐല്‍ ഓഫ് മാന്‍ (+44)ഐവറി കോസ്റ്റ് (+225)ഐസ്‌ലാന്‍റ് (+354)ഒമാൻ (+968)ഓസ്ട്രിയ (+43)ഓസ്ട്രേലിയ (+61)കംബോഡിയ (+855)കസാക്കിസ്ഥാൻ (+7)കാനഡ (+1)കാമറൂണ്‍ (+237)കിരിബാട്ടി (+686)കിര്‍ഗിസ്ഥാന്‍ (+996)കുക്ക് ദ്വീപുകൾ (+682)കുവൈറ്റ്‌ (+965)കുറാകാവോ (+599)കെനിയ (+254)കേപ് വെർദെ (+238)കേമാൻ ഐലൻഡ്‌സ് (+1)കൊസോവോ (+383)കൊളംബിയ (+57)കോമൊറോസ് (+269)കോസ്റ്റാറിക്ക (+506)ക്യൂബ (+53)ക്രൊയേഷ്യ (+385)ഖത്തർ (+974)ഗയാന (+592)ഗാബണ്‍ (+241)ഗാംബിയ (+220)ഗിനിയ (+224)ഗിനിയ ബിസൗ (+245)ഗേൺസെ (+44)ഗ്രനേഡ (+1)ഗ്രീൻലാൻഡ്‌ (+299)ഗ്രീസ് (+30)ഗ്വാട്ടിമാല (+502)ഗ്വാഡലൂപ്പ് (+590)ഗ്വാം (+1)ഘാന (+233)ചിലി (+56)ചെക്ക്‌ റിപ്പബ്ലിക് (+420)ചൈന (+86)ഛാഡ് (+235)ജപ്പാന്‍ (+81)ജമൈക്ക (+1)ജര്‍മ്മനി (+49)ജിബ്രാള്‍ട്ടര്‍ (+350)ജെഴ്‌സി (+44)ജോര്‍ജ്ജിയ (+995)ജോര്‍ദ്ദാന്‍ (+962)ടർക്ക്സ് ആൻഡ് കെയ്ക്കോസ് (+1)ടാന്‍സാനിയ (+255)ടുണീഷ്യ (+216)ടുവാലു (+688)ടൊക്കെലൂ (+690)ടോംഗ (+676)ട്രിനിഡാഡ് അന്റ് ടുബാഗോ (+1)ഡെൻമാർക്ക്‌ (+45)ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (+243)ഡൊമിനിക്ക (+1)ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്‌ (+1)താജിക്കിസ്ഥാൻ (+992)തായ്‌ലാൻഡ് (+66)തായ്‌വാൻ (+886)തിമോര്‍-ലെസ്റ്റെ (+670)തുർക്കി (+90)തുർക്ക്മെനിസ്ഥാൻ (+993)ദക്ഷിണ കൊറിയ (+82)ദക്ഷിണ സുഡാൻ (+211)ദക്ഷിണാഫ്രിക്ക (+27)ദിജിബൗട്ടി (+253)നമീബിയ (+264)നിക്കരാഗ്വ (+505)നെതര്‍‌ലാന്റ്‌സ് (+31)നേപ്പാൾ (+977)നൈജർ (+227)നൈജീരിയ (+234)നോർതേൺ മറിയാന ഐലന്റ്സ് (+1)നോർഫോക്ക് ദ്വീപ് (+672)നോര്‍വേ (+47)നൗറു (+674)ന്യൂ കാലിഡോണിയ (+687)ന്യൂയി (+683)ന്യൂസിലാന്റ്‌ (+64)പടിഞ്ഞാറന്‍ സഹാറ (+212)പനാമ (+507)പരാഗ്വേ (+595)പലാവു (+680)പാക്കിസ്ഥാൻ (+92)പാപ്പുവ ന്യൂ ഗിനിയ (+675)പാലസ്തീന്‍ (+970)പെറു (+51)പോർച്ചുഗൽ (+351)പോർട്ടോ റിക്കോ (+1)പോളണ്ട് (+48)ഫറോ ദ്വീപുകള്‍ (+298)ഫാക്ക്‌ലാന്‍റ് ദ്വീപുകള്‍‌ (+500)ഫിജി (+679)ഫിൻലാൻഡ്‌ (+358)ഫിലിപ്പീൻസ് (+63)ഫെഡറേറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ (+691)ഫ്രഞ്ച് ഗയാന (+594)ഫ്രഞ്ച്‌ പോളിനേഷ്യ (+689)ഫ്രാന്‍സ് (+33)ബംഗ്ലാദേശ് (+880)ബഹാമാസ് (+1)ബഹ്റിൻ (+973)ബൾഗേറിയ (+359)ബറുണ്ടി (+257)ബാർബഡോസ് (+1)ബുര്‍ക്കിനോ ഫാസോ (+226)ബെനിന്‍ (+229)ബെർമുഡ (+1)ബെലാറസ് (+375)ബെലീസ് (+501)ബെൽജിയം (+32)ബൊണെയ്ർ, സിന്റ് യുസ്റ്റേഷ്യസ്, സാബ (+599)ബൊളീവിയ (+591)ബോട്സ്വാന (+267)ബോസ്‌നിയയും ഹെര്‍‌സേഗോവിനയും (+387)ബ്രസീല്‍ (+55)ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര ഭൂപ്രദേശങ്ങൾ (+246)ബ്രിട്ടീഷ് വെർജിൻ ഐലന്റ്‌സ് (+1)ബ്രൂണൈ (+673)ഭൂട്ടാന്‍ (+975)മക്കാവു (+853)മഡഗാസ്ക്കർ (+261)മംഗോളിയ (+976)മയോട്ടി (+262)മലാവി (+265)മലേഷ്യ (+60)മല്‍ഡോവ (+373)മാര്‍ട്ടിനിക്ക് (+596)മാര്‍ഷല്‍ ദ്വീപുകള്‍ (+692)മാലി (+223)മാലിദ്വീപുകള്‍ (+960)മാസിഡോണിയ (+389)മാൾട്ട (+356)മെക്‌സിക്കോ (+52)മൊണാക്കൊ (+377)മൊണ്ടെസരത്ത് (+1)മൊസാംബിക്ക് (+258)മൊറോക്കോ (+212)മോണ്ടിനെഗ്രോ (+382)മൗറിറ്റാനിയ (+222)മൗറീഷ്യസ് (+230)മ്യാന്മാർ (+95)യുഎസ് വിർജിൻ ദ്വീപുകൾ (+1)യുണൈറ്റഡ് അറബ് എമിറേറ്റ്സ് (+971)യുണൈറ്റഡ് കിംഗ്‌ഡം (+44)യെമെൻ (+967)ലക്‌സംബര്‍ഗ് (+352)ലാവോസ് (+856)ലാറ്റ്വിയ (+371)ലിച്ചെന്‍സ്റ്റീന്‍ (+423)ലിത്വാനിയ (+370)ലിബിയ (+218)ലെബനന്‍ (+961)ലെസൊതോ (+266)ലൈബീരിയ (+231)വടക്കൻ കൊറിയ (+850)വത്തിക്കാന്‍ നഗരം (+39)വന്വാതു (+678)വാലിസ് ആന്റ് ഫ്യൂച്യുന (+681)വിയറ്റ്നാം (+84)വെനിസ്വേല (+58)ശ്രീലങ്ക (+94)സമോവ (+685)സാൻ മരിനോ (+378)സാംബിയ (+260)സാവോ ടോമും പ്രിന്‍സിപെയും (+239)സിന്റ് മാർട്ടെൻ (+1)സിംഗപ്പൂര്‍ (+65)സിംബാബ്‌വേ (+263)സിയെറ ലിയോണ്‍ (+232)സിറിയ (+963)സീഷെൽസ് (+248)സുഡാൻ (+249)സുരിനെയിം (+597)സെനഗല്‍ (+221)സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് (+236)സെന്റ് കിറ്റ്സ് ആന്റ് നെവിസ് (+1)സെന്റ് പിയറി ആൻഡ് മിക്കലൻ (+508)സെന്റ് ബാർത്തലമി (+590)സെന്റ് മാർട്ടിൻ (+590)സെന്റ് ലൂസിയ (+1)സെന്റ് വിൻസെന്റ് ആന്റ് ഗ്രെനെഡൈൻസ് (+1)സെന്റ് ഹെലീന (+290)സെർബിയ (+381)സൈപ്രസ് (+357)സോമാലിയ (+252)സോളമൻ ഐലന്റ്സ് (+677)സൗദി അറേബ്യ (+966)സ്പെയിൻ (+34)സ്ലോവാക്യ (+421)സ്ലോവേനിയ (+386)സ്വാസിലാന്റ് (+268)സ്വിറ്റ്സര്‍ലാന്റ് (+41)സ്വീഡൻ (+46)ഹംഗറി (+36)ഹെയ്‌തി (+509)ഹോങ്കോങ്ങ് (+852)ഹോണ്ടുറാസ് (+504)റഷ്യ (+7)റിപ്പബ്ലിക്ക് ഓഫ് കോംഗോ (+242)റീയൂണിയന്‍ (+262)റുവാണ്ട (+250)റൊമാനിയ (+40)റ്റൊഗൊ (+228)
യുക്തിയേക്കാൾ മനുഷ്യൻ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാകാം ഒരു പക്ഷെ സമ്പാദ്യം മിച്ചം വയ്ക്കുക എന്നത് വളരെ പ്രയാസമേറിയ സംഗതിയായി പലർക്കും തോന്നുന്നത് . എന്നാൽ തികച്ചും ഓട്ടോമാറ്റിക്കും ചെലവ് ചുരുക്കാൻ സഹായിക്കുന്നതുമായ jar app ഉപയോഗിച്ച് തുടങ്ങുന്നതോടെ സ്വന്തം ഇച്ഛാ ശക്തിയോട് പൊരുതേണ്ട സാഹചര്യം ഇനി ഉണ്ടാകുന്നില്ല. ആരോ പറഞ്ഞ പോലെ, ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണമാണ് കാൽചുവട്ടിലുള്ള പണത്തേക്കാൾ ആകർഷണീയവും ശാശ്വതവും. ‍ആലങ്കാരികമായി പറഞ്ഞതാണെങ്കിലും അതിലുമൊരു സത്യമുണ്ട്. ‍നല്ലതും ചീത്തയുമായ ഒരുപാട് ശീലങ്ങൾ നടന്നു വന്ന വഴികളിൽ നിന്നും നമ്മൾ കൂടെ കൂട്ടിയിട്ടുണ്ട്. (അവ എന്തൊക്കെയാണെന്ന് നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ആലോചിക്കുന്നത് തന്നെ ചിലപ്പോൾ ഒരു സിഗരറ്റ് പുകയ്ച്ചു കൊണ്ടായിരിക്കും.) ‍എന്നാൽ പുതു തലമുറ, പ്രത്യേകിച്ചും Gen Z ഒട്ടും വളർത്തിക്കൊണ്ടു വരാത്ത, എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമ്പാദ്യ ശീലം. ‍"സമ്പാദ്യം" എന്നതിന്റെ നല്ല വശങ്ങൾ നമുക്കെല്ലാവർക്കും അറിയാം. പണം മിച്ചം പിടിക്കുന്നതിൽ “വിദഗ്ദ്ധരാകാൻ” നമുക്കെല്ലാം ആഗ്രമുണ്ട് . എന്നാൽ അതെങ്ങനെ ചെയ്യാം എന്ന് കൃത്യമായും പ്രായോഗികമായും പറഞ്ഞു തരാൻ ആരുമില്ല എന്നതാണ് സത്യം. ഇന്ത്യയിലെ യുവ തലമുറ അവരുടെ വരുമാനത്തിന്റെ 10% പോലും സമ്പാദ്യമായി സൂക്ഷിക്കുന്നില്ല എന്നാണ് Deloitte നടത്തിയ ഒരു പ്രായോഗിക പഠനത്തിൽ കണ്ടെത്തിയത്. ‍ഈ വസ്തുത വളരെ ഞെട്ടിക്കുന്ന ഒന്നാണ്. കാരണമെന്തെന്നാൽ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്, വരുമാനത്തിന്റെ 15 % എങ്കിലും ദശാബ്ദങ്ങളോളം നീക്കി വച്ചാലേ സുരക്ഷിതമായും സുഖകരമായും വിരമിക്കാൻ കഴിയൂ എന്നാണ്. ‍ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട് . അവിടെ ആണ് Jar ആപ്പിന്റെ പ്രസക്തിയും. നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്. ഇഷ്ടങ്ങൾക്ക് പണം ചെലവഴിക്കുന്നത് വിലക്കാതെ തന്നെ, പണം സേവ് ചെയ്യുക എന്ന വളരെ ലളിതമായ ശീലത്തിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് ഈ ലേഖനത്തിലൂടെ നമ്മൾ പരിശോധിക്കുവാൻ പോകുന്നത്. ‍പണം ചെലവഴിക്കുന്നതും അത് ചെലവഴിക്കുവാനുള്ള നിങ്ങളുടെ കഴിവും തമ്മിലുള്ള നേരിയ വ്യത്യാസം കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, സമ്പാദ്യം എന്ന ഗുണകരമായ ശീലത്തിലേക്ക് നിങ്ങൾ ഒരു പടി കൂടി അടുത്താണ് എന്നു പറയാം. ‍ഒരു ശീലത്തെ എങ്ങനെ നിർവചിക്കാൻ കഴിയും ? സ്‌ഥിരമോ ക്രമാനുഗതമോ ആയ എന്നാൽ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടേറിയ ഒരു പ്രവൃത്തി, അതാണ് ശീലം. ‍ഈ നിർവചന പ്രകാരം പണം ചെലവഴിക്കൽ എന്നത് (മിച്ചം സൂക്ഷിക്കുന്നതിന്റെ നേരെ വിപരീതം), ഉപേക്ഷിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ശീലമാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. അടുപ്പിൽ വച്ച് ഒരു പാത്രം പാൽ തിളപ്പിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഇൻസ്റ്റാഗ്രാമിലെ ടാർഗെറ്റഡ് പരസ്യങ്ങൾ കണ്ട് ഓൺലൈൻ ഷോപ്പിംഗ് നടത്തുവാൻ കഴിയുന്ന കാലമാണ് ഇതെന്നോർക്കണം ‍അപ്പോഴും സമ്പാദ്യ ശീലം എങ്ങനെ വളർത്തിയെടുക്കാം എന്ന ചോദ്യം അവശേഷിക്കുന്നു. ‍ഈ ശീലമോ, പൊതുവെ മറ്റെന്ത് നല്ല ശീലമോ എങ്ങനെ വളർത്തിയെടുക്കാം എന്നറിയുവാൻ വളരെ സഹായകരമായ ഒന്നാണ് ജെയിംസ് ക്ലയറിന്റെ 'അറ്റോമിക്ക് ഹാബിറ്റ്‌സ്' എന്ന പുസ്തകം. ‍ചില കാര്യങ്ങൾ ചെയ്യുവാൻ നിങ്ങളെ നിർബന്ധിതരാക്കുന്ന തരത്തിൽ നിങ്ങളുടെ ചുറ്റുപാടുകളെ മെനഞ്ഞെടുക്കുക എന്ന പ്രവൃത്തിയാണ് ഏതൊരു ശീലവും തുടങ്ങുന്നതിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറയുന്നു. ‍സ്കൂളിൽ ഉണ്ടായിരുന്ന അത്യുത്സാഹ പൂർണമായ ആ വായനാശീലത്തിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകാൻ കഴിയുന്നില്ലേ ? ‍രാവിലെ കിടക്കയിൽ ഒരു പുസ്തകം വയ്ക്കാൻ ശ്രമിക്കൂ. രാത്രി കിടക്കുന്നതിന് മുൻപേ 2 പേജെങ്കിലും മറിച്ചു നോക്കാൻ നിങ്ങൾ നിർബന്ധിതരാകും. ‍ഇനി ഈ യുക്തി സമ്പാദ്യ ശീലത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കാം. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളും സ്വഭാവവും പരിശോധിക്കുകയും നിങ്ങളുടെ സമ്പാദ്യത്തെ കുരുക്കിലാക്കുന്ന ബർമുഡ ട്രയാങ്കിളുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുകയുമാണ്. ‍ ഒരു പക്ഷെ ആ ക്യാപ്റ്റൻ അമേരിക്ക തീമിലുള്ള ബാത്രൂം ഡെക്കർ നിങ്ങൾക്ക് അത്ര ആവശ്യമുള്ളതായിരുന്നിരിക്കില്ല. പക്ഷെ ഈ തിരിച്ചറിവ് നേരത്തെ ഉണ്ടായാൽ മാത്രമേ നിങ്ങളുടെ പണം നിങ്ങളിൽ നിന്ന് തന്നെ സൂക്ഷിക്കുവാൻ കഴിയൂ. നിങ്ങളുടെ ശീലങ്ങളിലെ അടുക്കും ചിട്ടയും ഇല്ലാത്ത, അലങ്കോലപ്പെട്ട കാര്യങ്ങൾ തിരിച്ചറിയുക. അവ ഉപേക്ഷിക്കുവാൻ ശ്രമിക്കുക. ‍എല്ലാ മാസവും നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കാൻ നിങ്ങളെ നിർബന്ധിതരാക്കുന്ന ഒരു മെക്കാനിസം സൃഷ്ടിച്ചെടുക്കുക എന്നതാണ് അടുത്ത പടി. ‍ഇവിടെയാണ് സ്വയം പ്രതിഫലം നൽകുക എന്ന ആശയം ഉടലെടുക്കുന്നത്. ആദ്യം നിങ്ങൾക്ക് തന്നെ പ്രതിഫലം നൽകുക എന്ന് പറഞ്ഞാൽ, കിട്ടുന്ന ശമ്പളം ചെലവാക്കി തുടങ്ങുന്നതിനു മുന്നേ തന്നെ അതിൽ നിന്ന് മുൻകൂട്ടി നിശയിച്ച ഒരു തുക മാറ്റി വയ്ക്കുക എന്നാണ് ഉദ്ദേശിക്കുന്നത് ‍ഉദാഹരണത്തിന് എല്ലാ മാസവും ശമ്പളം ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ഒരു ഭാഗം സേവിങ്സ് അക്കൗണ്ടിലും ബാക്കി ഭാഗം എക്സ്പെൻഡിച്ചർ അക്കൗണ്ടിലുമായി നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുക. ‍ഈ രീതിയുടെ വിജയം, ആ സേവിങ്സ് അക്കൗണ്ടിലേക്ക് കൈ കടത്താതിരിക്കുന്നതിൽ നിങ്ങൾ എത്രത്തോളം ശ്രദ്ധാലുവാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് എക്സ്പെൻഡിച്ചർ അക്കൗണ്ടിലെ പണം തീർന്ന ശേഷം നിങ്ങൾക്ക് ഒരു ആവശ്യവുമില്ലാത്ത ആ അയൺ മാൻ ഹെൽമറ്റ് വാങ്ങിക്കാൻ നിങ്ങൾ സേവിങ്സ് അക്കൗണ്ടിലേക്ക് കൈ കടത്തിയാൽ ഈ രീതി പരാജയപ്പെടും ‍ഈ രീതിയിൽ മിച്ചം വയ്ക്കുന്നത് എല്ലാ മാസവും ആകണമെന്ന് നിർബന്ധമില്ല. വേണമെങ്കിൽ ദിവസേന ചെയ്യാം.10 രൂപയെങ്കിൽ 10 രൂപ. ചെറിയ സംഖ്യയായി തോന്നുമെങ്കിലും നിങ്ങൾ കൃത്യമായും സ്‌ഥിരമായും ചെയ്താൽ അത് തന്നെ ഒരു വലിയ സംഖ്യയായി മാറും. ‍സമ്പാദ്യ ശീലം തുടങ്ങാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് മിച്ചം വയ്ക്കുന്നത് ഓട്ടോമേറ്റ് ചെയ്യുക എന്നത്. നിങ്ങളുടെ പണം ക്രയവിക്രയം ചെയ്യാൻ ഒരു ഓട്ടോമേറ്റഡ് രീതി സജ്ജീകരിക്കുക. ‍കൈയിൽ കിട്ടുന്ന പണത്തിനു ആനുപാതികമായി നിങ്ങളുടെ ജീവിതരീതികൾ ക്രമീകരിക്കാൻ ഇത് സഹായിക്കും. ‍ഡയറ്റ് ചെയ്യുമ്പോൾ ബിസ്കറ്റ് പാത്രത്തിലേക്ക് ഓരോ തവണ കൈയിടുമ്പോഴും നിങ്ങളുടെ വയറിന്റെ വലുപ്പം കൂടി കൂടി വരും എന്ന് പറയുന്ന പോലെ തന്നെ സേവിങ്സ് അക്കൗണ്ടിലേക്ക് ഓരോ തവണ കൈയിടുമ്പോഴും നിങ്ങളുടെ വാലറ്റിന്റെ വലുപ്പം ചെറുതായി ചെറുതായി വരും. സൗകര്യപ്രദമായ ഒഴിവുകഴിവുകൾ കണ്ടെത്താതെ കൃത്യമായി രീതികൾ പിന്തുടരുക എന്നതാണ് മറ്റേതു സംവിധാനത്തിന്റെയും പോലെ ഇതിന്റെയും ആണിക്കല്ല്. ചട്ടങ്ങൾ പിന്തുടരാൻ കഴിഞ്ഞില്ലെങ്കിൽ ഇതുവരെ ഉണ്ടാക്കിയ പുരോഗതി മുഴുവൻ നഷ്ടമാകും. ‍ മിച്ചം പിടിക്കാനുള്ളത്രയൊന്നും സമ്പാദിക്കുന്നില്ല എന്ന് പറഞ്ഞു പലരും സമ്പാദ്യ ശീലത്തിന് പുറം തിരിഞ്ഞു നിക്കാറുണ്ട്. ‍ഒരു കംപ്യൂട്ടറിന്റെ പുറകിലിരുന്ന്, ഇത് എല്ലാവരുടെയും കാര്യത്തിൽ ശരിയല്ല എന്ന് വിളിച്ചു പറയുന്നത് തോന്ന്യവാസമാണ്. ‍പക്ഷെ പറയാൻ കഴിയുന്ന ഒരു കാര്യമെന്തെന്നാൽ, പണം മിച്ചം സൂക്ഷിക്കാൻ നിങ്ങൾക്ക് ഭീമമായ ഒരു സമ്പാദ്യം ആവശ്യമില്ല. 1,000 രൂപ കിട്ടുമ്പോൾ 300 രൂപ സേവ് ചെയ്യുന്നതും 1,00,000 രൂപ കിട്ടുമ്പോൾ 30,000 രൂപ സേവ് ചെയ്യുന്നതും ഒരേപോലെയാണ്. ‍വലിയൊരു തുകയോട് കൂടി തുടങ്ങുക എന്നതല്ല, കഴിയാവുന്നത്ര നേരത്തെ തുടങ്ങുക എന്നതാണ് സമ്പാദിക്കുവാനും നിങ്ങളുടെ നീക്കിയിരുപ്പ് പണം ക്രമേണ വർദ്ധിപ്പിച്ചെടുക്കുവാനുമുള്ള തന്ത്രം. ‍നിങ്ങൾ എത്രത്തോളം ചെറുപ്പമാണോ അത്രയും നല്ലത്. വാറൺ ബഫേ 11-ആം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റോക്ക് മേടിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 107 ബില്യൺ USD ആണ്. ‍അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ നിരാശ 11-ആം വയസിനു മുന്നേ പണം നിക്ഷേപിച്ചു തുടങ്ങാത്തതാണത്രെ. ‍സമയമാണ് പണം. ഓർക്കുക, നിങ്ങളുടെ അക്ഷമ നിങ്ങളെ പാപ്പരാക്കിയേക്കാം. ക്ഷമ നിങ്ങൾക്ക് സൗഭാഗ്യം കൊണ്ട് വരും. പക്ഷെ ഈ സൗഭാഗ്യങ്ങൾ എങ്ങനെ നേടിയെടുക്കും? ആ പ്രധാനപ്പെട്ട ഭാഗത്തേക്ക് നമ്മൾ കടക്കുകയാണ്. ‍പൊതു ധാരണയ്ക്ക് വിപരീതമായി, ബാങ്കിൽ കിടക്കുന്ന പണം വളരില്ല എന്ന് പറഞ്ഞു കൊള്ളട്ടെ. എന്ന് മാത്രമല്ല ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന പണവും, രണ്ടിന്റെയും മൂല്യം കുറയുകയേ ഉള്ളൂ. ‍പണപ്പെരുപ്പമാണ് ഇതിന്റെ കാരണം. അതായത് പൊതുവെ ഉള്ള വിലക്കയറ്റവും പണത്തിന്റെ വിപണന മൂല്യത്തിലെ തകർച്ചയും. ‍ഇന്ത്യയിലെ കഴിഞ്ഞ 10 വർഷത്തെ ശരാശരി പണപ്പെരുപ്പം 7.6 % ആണ്. അതായത് ഇന്ന് സേവ് ചെയ്യുന്ന 100 രൂപയ്ക്ക്, നാളെ 92.4 രൂപയുടെ വിലയെ ഉള്ളൂ. ‍പണത്തിന്റെ മൂല്യം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ, വില വർദ്ധിക്കുന്ന രീതിയിൽ തന്നെ അത് സൂക്ഷിക്കണം എന്ന കാര്യം വ്യക്തമാണ്. ‍ധനവാൻ ആകാനുള്ള ആദ്യ പടി പണം മിച്ചം വയ്ക്കുക എന്നതാണെങ്കിൽ, രണ്ടാമത്തെ പടി ആ പണം നിക്ഷേപിക്കുക എന്നതാണ്. ‍ നിത്യഹരിതമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി മുതൽ ഇന്റർനെറ്റിലെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്സി വരെ, പുതുതലമുറയ്ക്ക് പണം നിക്ഷേപിക്കാൻ ധാരാളം മാർഗങ്ങളുണ്ട്. ‍ഈ രീതികളുടെ എല്ലാം പൊതുവായ പ്രത്യേകത എന്താണെന്നാൽ കോമ്പൗണ്ടിങ് എന്ന ആശയമാണ്. ‍ഒരു വായ്പയിലോ നിക്ഷേപത്തിലോ തുടക്കത്തിലുള്ള മുതലും അതിന്മേൽ മുൻകാലങ്ങളിലുള്ള പലിശയും കൂടി ചേർത്ത് പലിശ കണക്കാക്കുന്ന രീതിയാണ് കോമ്പൗണ്ട് ഇൻ്ററെസ്റ്റ് അല്ലെങ്കിൽ കൂട്ടുപലിശ. ‍ചുരുക്കി പറഞ്ഞാൽ “പലിശയ്ക്ക് പലിശ”. മുതലിനു മാത്രം പലിശ കണക്കാക്കുന്ന സാധാരണ പലിശ രീതിയെ അപേക്ഷിച്ചു തുക വളരെ വേഗത്തിൽ വളരുവാൻ ഈ രീതി സഹായിക്കുന്നു. ‍മറ്റൊരു രീതിയിൽ പറഞ്ഞാൽ 100 രൂപയിന്മേൽ 10 % സാധാരണ പലിശ പ്രകാരം 2 വർഷത്തിന് ശേഷം 120 തിരികെ ലഭിക്കുമ്പോൾ, 10% കൂട്ടുപലിശപ്രകാരം 121 രൂപ ലഭിക്കുന്നു. ‍ ഇപ്പോൾ ഈ 1 രൂപയുടെ വ്യത്യാസം എന്നത് പലിശയുടെയും കൂട്ടുപലിശയുടെയും ഫലങ്ങൾക്കിടയിലുള്ള കോമ്പൗണ്ടിങ്ങിന്റെ ശക്തിയിൽ വിശ്വസിക്കാൻ പര്യാപ്തമായേക്കില്ല. ‍പക്ഷെ വാറൺ ബഫേയുടെ 65-ആം പിറന്നാളിനു ശേഷം അദ്ദേഹത്തിന്റെ മൊത്തം ആസ്‌തി 81.5 ബില്യൺ USD ആയിരുന്നു എന്ന വസ്തുത നിങ്ങളെ 2 കാര്യങ്ങൾ മനസിലാക്കാൻ നിർബന്ധിതരാക്കുന്നു: ‍ കോമ്പൗണ്ടിങ് നിങ്ങളുടെ മുതലും പലിശയും ഒരുമിച്ചു വളർത്തുന്ന വളരെ ശക്തിയേറിയ രീതിയാണ്; കൂടുതൽ കാലം കൂട്ട് പലിശ അടിഞ്ഞു കൂടുവാൻ അനുവദിക്കുമ്പോൾ, കൂടുതൽ ക്രമാതീതമായി തന്നെ നിങ്ങളുടെ സമ്പത്ത് വളരുന്നു. ‍ ചുരുക്കി പറഞ്ഞാൽ, ദിവസവും 100 രൂപ വച്ച് 10% വാർഷിക കൂട്ടുപലിശയിൽ സേവ് ചെയ്‌താൽ 23 വർഷവും 9 മാസവും എത്തുമ്പോൾ നിങ്ങളുടെ സമ്പാദ്യം 1 കോടി രൂപയാകുന്നു. ‍പത്താം ക്ലാസിൽ കണക്കിന് തോറ്റ പയ്യൻ ക്രിപ്റ്റോ മില്ല്യണയർ ആകുന്ന ഈ കാലത്ത് കോടിപതിയാകാൻ 23 വർഷം കാത്തിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ‍ എന്നാൽ 200 രൂപ കൊടുത്തു വാങ്ങിക്കുന്ന ആ സിഗരറ്റ് പാക്കറ്റിനു പകരം ദിവസവും 100 രൂപ സേവ് ചെയ്താൽ 23 വർഷത്തിന് ശേഷം നിങ്ങൾക്ക് കോടിപതിയാകാമെന്നു മാത്രമല്ല ആ പണം ചെലവഴിക്കാൻ നിങ്ങൾ ജീവിച്ചിരിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കാം. ‍സമ്പന്നൻ ആകാനുള്ള രഹസ്യം ഞങ്ങൾ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം സേവ് ചെയ്യൽ എത്രയും പെട്ടെന്നും അച്ചടക്കത്തോടെയും ആരംഭിക്കൂ. ‍ആ പണം നിക്ഷേപിക്കൂ, കോമ്പൗണ്ടിങ്ങിന്റെ മാജിക്ക് കാണൂ. ഓർക്കുക. ഇന്ന് നടുന്ന മരമാണ് നാളത്തെ തണൽ ! ‍ Subscribe to our newsletter Thank you! Your submission has been received! Oops! Something went wrong while submitting the form. Related articles നിങ്ങളുടെ നിക്ഷേപങ്ങളിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? Jar ആപ്പ് ഉപയോഗിച്ച് പണപ്പെരുപ്പത്തില്‍ നിന്നും സംരക്ഷിതരാകുക ഫ്രീലാൻസർമാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള 8 ഫിനാൻഷ്യൽ ടിപ്സ് 21-ൽ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞങ്ങൾ ആഗ്രഹിച്ച 7 ഫിനാന്‍സ് ടിപ്സ് - ജാർ ആപ്പ് 8 ലോകത്തിലെ അതിസമ്പന്നർ നൽകുന്ന സാമ്പത്തിക ഉപദേശങ്ങൾ - Jar App വ്യക്തിഗത ധനകാര്യം ഇന്ത്യയിൽ: ആസൂത്രണവും സേവിങ്ങും നിക്ഷേപവും ദിവസേനയുള്ള സ്വർണ നിക്ഷേപം സങ്കീർണ്ണതകളില്ലാതെ, Jar App. നിക്ഷേപകനുള്ള വഴികാട്ടി ഈ സ്മാർട്ട് ഫിനാൻഷ്യൽ മാനേജ്‌മെന്റ് ടിപ്സ് ഉപയോഗിച്ച് നിങ്ങളുടെ പണസംബന്ധമായ കാര്യങ്ങൾ മെച്ചപ്പെടുത്തുക ധനകാര്യ സാക്ഷരതയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനുള്ള 4 വഴികൾ സമ്പാദ്യ ശീലം വളർത്തുക എന്നത് ഇപ്പോൾ വളരെ ലളിതവും ലാഭകരവുമാണ് എന്താണ് ജാർ ആപ്പ് (Jar App)? അക്ഷയ തൃതീയയും സ്വർണവും : ഇവ തമ്മിൽ എന്താണ് ബന്ധം ? സ്വർണവും ഡിജിറ്റൽ ഗോൾഡും വിൽക്കുമ്പോഴുള്ള ആദായ നികുതിയെക്കുറിച്ച് അറിയാം മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ചു എന്ത് കൊണ്ട് ഡിജിറ്റൽ ഗോൾഡ് കൂടുതൽ മികച്ചതാകുന്നു ? ഡിജിറ്റൽ ഗോൾഡും ഫിസിക്കൽ ഗോൾഡും : ഡിജിറ്റലാകുന്നതാണോ കൂടുതൽ നല്ലത് ? ചെലവുകൾ ഇനിയൊരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല: ഓരോ ചെലവിനുമൊപ്പവും നിക്ഷേപം നടത്താൻ ജാർ ആപ്പ് (Jar App) നിങ്ങളെ സഹായിക്കുന്നു!
ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴിലെ മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ഇളങ്കോ കുമാരവേലും ചേർന്നാണ്. കൽക്കി കൃഷ്ണമൂർത്തി രചിച്ച, അഞ്ചു ഭാഗങ്ങളുള്ള പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. വിക്രം, കാർത്തി, ജയറാം രവി, തൃഷ, ഐശ്വര്യ റായ് തുടങ്ങി വമ്പൻ താരനിരയാണ് ഇതിൽ അണിനിരന്നിരിക്കുന്നത്‌. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം നൽകിയ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ സമീപിച്ചത്, അവരെ നിരാശരാക്കാതെ ഈ ചിത്രം അവതരിപ്പിക്കാൻ മണി രത്‌നത്തിനു സാധിച്ചിട്ടുണ്ട്. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണി രത്‌നം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം എത്തിയതെങ്കിൽ, അരുൾമൊഴി വർമ്മനായി ജയം രവിയും, വാന്തിയാ തേവനായി കാർത്തിയുമെത്തുന്നു. നന്ദിനി, കുന്ദവൈ എന്നെ കഥാപാത്രങ്ങളായാണ് ഐശ്വര്യ റായ്, തൃഷ എന്നിവർ അഭിനയിക്കുന്നത്. ഓരോ സിനിമ പ്രേമികളെയും കോരിത്തരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിങ്. തമിഴ് സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ചരിത്ര സിനിമയാണ് പൊന്നിയിൻ സെൽവനെന്നു അടിവരയിട്ട് പറയാവുന്ന തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. ഒരു കമ്പ്ലീറ്റ് മണി രത്‌നം ഷോ എന്ന് പറയാവുന്ന ഈ ചിത്രത്തെ, പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ക്യാൻവാസിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനേതാക്കളുടെ മുഴുവൻ മികവുകളും എനർജിയും പുറത്തെടുക്കുന്ന രീതിയിൽ ഈ ചിത്രമൊരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയാം. വളരെയധികം ആവേശം നിറഞ്ഞ കഥാ സന്ദർഭങ്ങളും ഡയലോഗുകളും കോർത്തിണക്കിയ തിരക്കഥയിൽ ഒരു മാസ്സ് ചരിത്ര ചിത്രത്തിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളുമുണ്ട്. ആക്ഷനും, ഗംഭീര ദൃശ്യങ്ങൾക്കുമൊപ്പം മനസ്സിൽ തട്ടുന്ന ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളും കൃത്യമായ അളവിൽ ചേർത്തൊരു തിരക്കഥയാണ് മണി രത്‌നവും ഇളങ്കോ കുമാരവേലും ഒരുക്കിയിരിക്കുന്നത്. ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ട് തന്നെയാണ് അദ്ദേഹം ഈ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം മികച്ച വേഗതയിലും മികച്ച രീതിയിലുമാണ് മണി രത്‌നം പൊന്നിയിൻ സെൽവനെന്ന ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനങ്ങൾ ആയാലും സംഘട്ടന രംഗങ്ങൾ ആയാലും കൃത്യ സമയത്തു തന്നെ ചിത്രത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് സമയ ദൈർഖ്യം കൂടുതലുള്ള ഈ ചിത്രത്തെ അത്യന്തം ആവേശകരമാക്കിയിട്ടുമുണ്ട്. നോവൽ അടിസ്ഥാനമാക്കിയ ചിത്രമായത് കൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ സിനിമാറ്റിക് ആക്കിയിട്ടുമില്ല ഇതിന്റെ അവതരണം. അത്കൊണ്ട് തന്നെ ചിത്രത്തിന് ഒരു ക്ലാസിക് ഫീൽ നൽകാനും അദ്ദേഹത്തിന് സാധിച്ചു. രണ്ടാം ഭാഗം വരുന്നത് കൊണ്ട് തന്നെ കഥയിലെ ചില ഭാഗങ്ങൾക്ക് ഒരപൂർണ്ണത അനുഭവപ്പെടുമെന്നത് മാത്രമാണ് അല്പം നെഗറ്റീവ് ആയി തോന്നുന്നത്. എന്നാൽ അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാനും പ്രേക്ഷകർക്ക് തോന്നുമെന്നത് മറ്റൊരു പോസിറ്റീവായ കാര്യമാണ്. പ്രധാന കഥാപാത്രങ്ങളുടെ സ്‌ക്രീനിലേക്കുള്ള വരവും അതുപോലെ അവരുടെ പ്രകടനവും ഗംഭീരമായിട്ടുണ്ട്. ഈ ചിത്രത്തിന്റെ അവസാന കുറച്ചു സീനുകൾ, രണ്ടാം ഭാഗത്തേക്കുള്ള ആകാംഷ പ്രേക്ഷകരിൽ നിറക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. വിക്രം, കാർത്തി, ജയറാം രവി, തൃഷ, ഐശ്വര്യ റായ്, ജയറാം എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. ശരീരവും മനസ്സും കഥാപാത്രത്തിന് നൽകി ഞെട്ടിക്കുന്ന പ്രകടനമാണ് ഇവർ ഈ ചിത്രത്തിൽ നൽകിയത് എന്ന് സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. വിക്രം, കാർത്തി, ജയം രവി എന്നിവർക്ക് ശാരീരികമായി ഒരുപാട് പ്രയത്നം വേണ്ടി വന്ന ഒരുപാട് രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവർ അതെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നായികമാരായെത്തിയ തൃഷ, ഐശ്വര്യ റായ് എന്നിവർ തങ്ങൾക്കു ലഭിച്ച വേഷങ്ങൾ മനോഹരമായി ചെയ്തപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടാൻ ജയറാമിനും സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് വാന്തിയാതെവൻ ആയി അഭിനയിച്ച കാർത്തിയാണ്. അദ്ദേഹവും ജയറാം അവതരിപ്പിച്ച ആഴ്വാർ നമ്പി എന്ന കഥാപാത്രവും കൂടിയുള്ള രംഗങ്ങൾ ഏറെ രസകരമായിരുന്നു. തൃഷ- ഐശ്വര്യ റായ് എന്നിവർ തമ്മിൽ കാണുന്ന രംഗവും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഐശ്വര്യ ലക്ഷ്മി, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രവി വർമ്മൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകുന്ന രീതിയിൽ അത്രയധികം വിസ്മയിപ്പിക്കുന്ന രീതിയിയിലുള്ള ദൃശ്യങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഗാന രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും പ്രേക്ഷകർക്ക് മുന്നിലെത്തിയ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതും മനോഹരവുമായിരുന്നു. എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിമനോഹരമായിരുന്നു. രവി വർമ്മന്റെ ദൃശ്യങ്ങളും റഹ്മാന്റെസംഗീതവും കൂടി ചേർന്നപ്പോൾ ചിത്രത്തിന്റെ സാങ്കേതിക നിലവാരം മറ്റൊരു തലത്തിലെത്തി നിൽക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന് പകർന്നു നൽകിയത് മികച്ച വേഗതയാണ്. സാങ്കേതിക വശത്ത് കുറച്ചെങ്കിലും നെഗറ്റീവ് ആയി വന്നത് ചിത്രത്തിലെ വി എഫ് എക്സ് ആയിരുന്നു. ചില ഭാഗങ്ങളിലെങ്കിലും വി എഫ് എക്സ് മികച്ച നിലവാരം പുലർത്താതെ പോയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ. ആരാധകരെയും മറ്റു സിനിമ പ്രേക്ഷകരെയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയമാണ് പൊന്നിയിൻ സെൽവൻ ഭാഗം ഒന്ന്. എല്ലാ രീതിയിലും പ്രേക്ഷകനെ സംതൃപ്തരാക്കും ഈ ചിത്രമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ഈ മണി രത്‌നം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ മഹത്തായ ഒരു കാലഘത്തിലേക്കുള്ള വാതിലാണെന്നു പറയാം. അത്കൊണ്ട് തന്നെ ഇതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാം നമ്മുക്ക്.
പഴയകാല നടൻ കൃഷ്‌ണൻകുട്ടി നായരെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് സഗീർ പണ്ടാരത്തിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കൃഷ്ണൻകുട്ടി നായരെ ഓർക്കുമ്പോൾ മെലിഞ്ഞ ശരീരവും നിഷ്കളങ്കമായ മുഖവും സ്വാഭാവികമായ അഭിനയവും നാടൻ സംഭാഷണവുംകൊണ്ട് മലയാളി പ്രേക്ഷകർക്ക്‌ മറക്കാനാവാത്ത ചലച്ചിത്ര നടനാണ് കൃഷ്ണൻകുട്ടി നായർ. ഹാസ്യമാണ് പ്രധാനമായും ചെയ്തതെങ്കിലും വേദനിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1934 ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച അദ്ദേഹം പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജ് ലൈബ്രറേറിയനായി ജോലിക്ക് കയറി. ഇക്കാലത്ത് അദ്ദേഹം കാവാലം നാരായണപണിക്കരുടെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങിനെ യാണ് അദ്ദേഹം 1979 ൽ പത്മരാജന്റെ പ്രഥമ ചലച്ചിത്രമായ പെരുവഴിയമ്പലത്തിൽ അഭിനയിക്കുന്നത്. എന്നാൽ 1988 ൽ അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, പൊന്നുമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്. മഴവിൽക്കാവടി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, പൊൻമുട്ടയിടുന്ന താറാവ്അ, രപ്പട്ടക്കെട്ടിയ ഗ്രാമത്തിൽ, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽമാൻ, അനന്തരം, വരവേല്പ്, ഡോക്ടർ പശുപതി, കോട്ടയം കുഞ്ഞച്ചൻ, കടിഞ്ഞൂൽ കല്യാണം, കാവടിയാട്ടം, സൗഭാഗ്യം. വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1996 ഒക്ടോബർ 6 ആം തിയതി സുഹൃത്തുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തിരുവനന്തപുരം ശ്രീകാര്യം കുടുംബ കോടതിക്ക് അടുത്തുവെച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കുപറ്റിയ അദ്ദേഹം കൃത്യം ഒരു മാസത്തിനുശേഷം 1996 നവംബർ 6 ആം തിയതി തന്റെ 62 ആം വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ശാന്തമ്മയാണ് ഭാര്യ. തിരുവനന്തപുരം കളക്ട്രേറ്റിൽ സർവേയറും ചലചിത്ര/സീരിയൽ നടനുമായ ശിവൻ ശിവകുമാർ അടക്കം മൂന്ന് മക്കളുണ്ട്. കൂട്ടിച്ചേർക്കൽ : മകൻ ശിവൻ ശിവകുമാർ തന്ന വിവരങ്ങൾ അനുസരിച്ച് അന്തരിച്ച വർഷവും തിയതിയും അപകടസ്ഥലവും മാറ്റം വരുത്തിയീട്ടുണ്ട് എന്നുമാണ് പോസ്റ്റ്.
Breaking News: മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ് ◆ ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി ◆ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കും: യോഗി ആദിത്യനാഥ് ◆ ശശി തരൂരിനോടുള്ളത് ഇഷ്ടവും ബഹുമാനവും; അദ്ദേഹത്തിന്റെ അറിവിനോട് അസൂയ: വിഡി സതീശൻ ◆ ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി ◆ കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി ◆ പോളണ്ടിനെതിരായ അടുത്ത മത്സരം മറ്റൊരു ഫൈനൽ: ലയണല്‍ മെസി ◆ തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന് ◆ റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളി; അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് അനുകൂലികളും യാത്രക്കാരും തമ്മിൽ സംഘർഷം ◆ ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ ◆ Breaking News Daily Round-up National Top Stories കോൺഗ്രസിനെ ശപിക്കുന്നതിനുപകരം ഗുജറാത്തിലെ ബിജെപിയുടെ ദുർഭരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടത്: ഖാർഗെ Evartha Desk 24 November 2022 കോൺഗ്രസിനെ ശപിക്കുന്നതിനുപകരം ഗുജറാത്തിലെ ബിജെപിയുടെ ദുർഭരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കേണ്ടതെന്ന് ഗുജറാത്തിലെ പ്രചാരണത്തിനിടെ പാർട്ടിക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഗോത്രവർഗക്കാരിയായ ദ്രൗപതി മുർമുവിന് പിന്തുണ നൽകാത്തതിന്റെ പേരിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചിരുന്നു. ഗുജറാത്തിൽ കോൺഗ്രസിന്റെ ഭരണകാലത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം, സ്വജനപക്ഷപാതം, വിഭാഗീയത, സാമൂഹിക വിരുദ്ധരെ പിന്തുണയ്ക്കുക എന്നിവയിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് അദ്ദേഹം ആഞ്ഞടിച്ചു. “നരേന്ദ്ര മോദി ജി, കോൺഗ്രസിനെ ശപിക്കുന്നതിന് പകരം ബിജെപിയുടെ ദുർഭരണത്തെക്കുറിച്ച് സംസാരിക്കൂ!” “എന്തുകൊണ്ടാണ് ഗുജറാത്തിലെ കുട്ടികളുടെ ഭാവി നശിപ്പിച്ചത്? പോഷകാഹാരക്കുറവുള്ള, ഭാരക്കുറവുള്ള കുട്ടികളിൽ 30 സംസ്ഥാനങ്ങളിൽ ഗുജറാത്ത് 29-ാം സ്ഥാനത്തെത്തുന്നത് എന്തുകൊണ്ട്? ശിശുമരണ നിരക്കിൽ 19-ാം സ്ഥാനത്തെത്തുന്നത് എന്തുകൊണ്ട്?” – പ്രധാനമന്ത്രിയെ തിരിച്ചടിച്ച് ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
1976.. ഏപ്രിൽ 26ന് നടന്ന തിരൂർ മേഖല ജംഇയ്യത്തുൽ ഉലമായുടെ സമ്മേളനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്ദ്യരായ മർഹൂം എം.എം ബശീർ മുസ്ലിയാർ, സി.എച്ച് ഹൈദ്രോസ്‌ മുസ്ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവർ നടത്തിയ കൂടിയാലോചകളിൽ നിന്നാണ് മുസ്ലിം മഹല്ലുകൾക്ക് നവോത്ഥാനത്തിന്റെ വിത്ത്പാകിയ സുന്നി മഹല്ല് ഫെഡറേഷൻ എന്ന മഹത്തായ പ്രസ്ഥാനം രൂപമെടുത്തത്. മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോവുക, ദർസ് വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, മഹല്ലുകളിലെ ജീർണതകൾക്കും അനിസ്ലാമിക പ്രവണതകൾക്കും ശാശ്വത പരിഹാരം കാണുക ഇതെല്ലാമായിരുന്നു ലക്ഷ്യം. മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ ആശീർവാദത്തോടെയായിരുന്നു സംഘടനയുടെ സമാരംഭം. ടി.കെ.എം ബാവ മുസ്ലിയാർ പ്രസിഡന്റും സി.എച്ച് എെദറൂസ് മുസ്ലിയാർ ജന.സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ട്രഷററും പി.കെ അബ്ദു മുസ്ലിയാർ ഒാർഗനൈസറുമായി പ്രഥമ കമ്മിറ്റിക്ക് രൂപം നൽകി. ഉലമഉമറ കൂട്ടായ്മ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിയുകയും അതനുസരിച്ച് തൊട്ടടുത്ത വർഷം 1977 ഏപ്രിൽ 16,17 തിയ്യതികളിൽ മലപ്പുറത്ത് നടന്ന സമസ്ത ജില്ലാ സമ്മേളനത്തിൽ എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽവരുകയും ചെയ്തു. ശൈഖുനാ കോട്ടുമല അബൂബക്ർ മുസ്ലിയാർ പ്രസിഡന്റും ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി ജനറൽ സെക്രട്ടറിയും ഡോ. യു ബാപ്പുട്ടി ഹാജി ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. ജില്ലയെ വിവിധ മേഖലകളായി വിഭജിച്ചും പ്രവർത്തനങ്ങൾ ശാസ്ത്രീയമായി വികേന്ദ്രീകരിച്ചും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളെയും പ്രവർത്തകരെയും അണിനിരത്തിയുമുള്ള പ്രവർത്തനം ജില്ലയുടെ സാംസ്കാരിക മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതായിരുന്നു. തുടർന്ന് സജീവ പ്രവർത്തനത്തിന്റെ എട്ട് വർഷങ്ങൾ. ഇക്കാലയളവിൽ പലയിടങ്ങളിൽ മാതൃകാ ദർസുകൾ സ്ഥാപിക്കുകയും മഹല്ല് ഭരണം കാര്യക്ഷമമാക്കുകയും ചെയ്തു. പരമ്പരാഗതമായുള്ള ദർസ് വിദ്യാഭ്യാസത്തോടൊപ്പം കാലാനുസൃതമായ ഭൗതിക വിദ്യാഭ്യാസവും നൽകുന്ന മാതൃകാ ദർസുകളെ കുറിച്ചുള്ള ആലോചനകളാണ് ഇത്തരത്തിൽ വിപുലമായ പഠനസംവിധാനമുള്ള ഒരു സ്ഥാപനത്തിന് രൂപംകൊടുക്കുകയെന്ന ഗൗരവമായ ചിന്തയിലേക്ക് നയിച്ചത്. 1986ൽ ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സംസ്ഥാപനമായിരുന്നു ഇൗ ചിന്തകളുടെ പരിണതഫലം. ഇല്ലായ്മയിൽ നിന്ന് ഉദയം ചെയ്ത് മൂന്ന് പതിറ്റാണ്ടിനകം മുസ്ലിം ഇന്ത്യയുടെ അഭിമാനത്തോളം വളർന്നുനിൽക്കുന്ന ഇൗ മഹത്സ്ഥാപനം മാത്രം മതിയാവും പരിശ്രമശാലികളും ദീർഘദൃക്കുകളുമായിരുന്ന ആ നേതാക്കളുടെ കഠിനയത്നത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. 1987 കുറ്റിപ്പുറത്ത് നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിൽ വെച്ചാണ് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നിലവിൽവരുന്നത്. ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ പ്രസിഡന്റും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായിരുന്നു. തുടർന്ന് സംസ്ഥാനതലത്തിൽ സംഘടനയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനകം ശ്രദ്ധേയമായ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. കേരള മുസ്ലിമിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന സംരംഭമാണ് മഹല്ല് സംവിധാനം. അതുകൊണ്ട് മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുഴുവൻ കാര്യങ്ങളിലും ഇടപെടേണ്ടത് മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്. ഇതിനായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിൽ സുപ്രധാനമായ പദ്ധതികളാണ് സ്വദേശി ദർസ്, പ്രീമാരിറ്റൽ കോഴ്സ്, പാരന്റിംഗ് കോഴ്സ്, ആശ്വാസ്, സുന്ദൂഖ്, വിദ്യാഭ്യാസ തുടർപഠനം എന്നീ സംരംഭങ്ങൾ. മഹല്ല് ഭരണം കാര്യക്ഷമമാകണമെങ്കിൽ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക സാമ്പത്തിക മേഖലകളിൽ കാര്യക്ഷമത ഉറപ്പ്വരുത്തണം. കമ്മിറ്റിയും ജനങ്ങളും തമ്മിൽ നല്ല ബന്ധവും കെട്ടുറപ്പുമുണ്ടാകണം. എസ്.എം.എഫ് മുന്നോട്ടുവെക്കുന്ന പദ്ധതികളോരോന്നും ജനക്ഷേമം മുൻനിർത്തിയുള്ളതായതിനാൽ മഹല്ല് ഭാരവാഹികൾ കാലോചിതമായ രീതിയിൽ അവരുടെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തേണ്ടതാവശ്യമാണ്. പള്ളികളുടെയും മദ്റസകളുടെയും ഭൗതിക വളർച്ചക്കപ്പുറം മഹല്ലിലെ മുസ്ലിംകളുടെ ധാർമികവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയും കൂടി മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്തമാണ്. കമ്മിറ്റി രൂപീകരണം, കമ്മിറ്റിയുടെ സ്വഭാവം, പ്രവർത്തന രീതി, മഹല്ലിൽ നടപ്പിലാക്കേണ്ട പദ്ധതികൾ, നടത്തിപ്പു രീതികൾ, മഹല്ല് രജിസ്ട്രേഷനുകൾ, മഹല്ലിൽ ആവശ്യമായ രേഖകൾ എന്നിവയെല്ലാം ഇൗ ജേണലിൽ വിശദീകരിക്കുന്നുണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ച് മഹല്ലിന്റെ ഉത്തരവാദപ്പെട്ടവരെ ഉണർത്തുകയാണ് ഇൗ പുസ്തകത്തിന്റെ ലക്ഷ്യം. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ക്ഷേമപദ്ധതികളും സഹായങ്ങളും അർഹരായ ആളുകൾക്ക് എത്തിച്ചുകൊടുക്കുന്നതിന് മഹല്ല് കമ്മിറ്റി പ്രത്യേക ഉൗന്നൽ നൽകേണ്ടതാണ്. അതുവഴി മഹല്ലിന്റെ നാനോന്മുഖ പുരോഗതിയും നാം കൈവരിക്കേണ്ടതുണ്ട്. നാഥൻ തുണക്കട്ടെ, ആമീൻ. SMF Registration Society Registration Waqf Registration SMF Registration സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന മഹല്ലുകൾ സുന്നി മഹല്ല് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓഫീസിൽ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോമിൽ മഹല്ല് പ്രസിഡന്റ്/സെക്രട്ടറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒപ്പ് വെക്കേണ്ടതുമാണ്. സമസ്തയുടെ ആശയാദർശങ്ങളിലൂടെ തന്നെ മുന്നോട്ടുപോവാനും അവ പ്രചരിപ്പിക്കാനും എസ്.എം.എഫ് രജിസ്ട്രേഷനിലൂടെ സാധിക്കുന്നു. ഇതോടൊപ്പം മഹല്ലിൽ നടപ്പിലാക്കേണ്ട പദ്ധതികളും മറ്റ് നിർദേശങ്ങള... More Society Registration മഹല്ല് കമ്മിറ്റിയെ കൃത്യമായ നിയമാവലി, മെമ്മോറാണ്ടം എന്നിവയുടെ അടിസ്ഥാനത്തിൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഒാഫീസിൽ നിന്ന് ലഭിക്കുന്ന മാതൃകാ ഭരണഘടനയനുസരിച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, മഹല്ലിലെ അംഗത്വ രീതി, കമ്മിറ്റിയുടെ ഘടന, അധികാരങ്ങളും ചുമതലകളും, ഭാരവാഹികളുടെ ചുമതലകൾ, യോഗം വിളിച്ചുചേർക്കൽ, കാലാവധി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി എഴുതി തയ്യാറാക്കിയ ശേഷം നടപടിക്രമങ്ങൾ അനുസരിച്... More Waqf Registration മഹല്ലിന് കീഴിലുള്ള വഖ്ഫ് സ്വത്തുകൾ വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പൊതു മുതൽ അന്യാധീനപ്പെടാതെ സംരക്ഷിക്കാനും വഖ്ഫ് മുതലിൻമേൽ അനാവശ്യമായ ക്രിയവിക്രിയങ്ങൾ ഒഴിവാക്കാനും വാടക പോലുള്ള കാര്യങ്ങളിൽ കാലോചിതമായ തീരുമാനങ്ങൾ കൈകൊള്ളാനും വഖ്ഫ് രജിസ്ട്രേഷനിലൂടെ സാധിക്കും. മഹല്ലിലുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങളിൽ വഖ്ഫ് ബോർഡിന്റെ ഇടപെടൽ സാധ്യമാവണമെങ്കിൽ ബോർഡിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. രജിസ്ട്രേഷൻ നടത്തിയതിന് ശേഷം ഒാരോ... More
നിരവധി മാറ്റങ്ങളോടെയാണ് ഐപിഎല്ലിന്റെ 11ാം എഡിഷൻ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്..എല്ലാ ടീമുകളിലെയും താരങ്ങളെ ഉടച്ചു വാർത്തുകൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയെന്നതാണ് ഐ പി എൽ സംഘടകരുടെ ഉദ്ദേശം.പുത്തനുണർവ് ലക്ഷ്യമിടുന്ന സംഘടകർക്കും ടീമുകൾക്കുമൊപ്പം പുതിയ പരീക്ഷണങ്ങളുമായെത്തുകയാണ് ഐ പി എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സും.ഇതുവരെ ഐപിൽ സംപ്രേക്ഷണം ചെയ്തിരുന്ന സോണിയിൽനിന്നും റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് ഐ പി എല്ലിനെ സ്വന്തമാക്കിയത്. 700 മില്യൺ കാഴ്ചക്കാരെ നേടുകയെന്ന ലക്ഷ്യത്തോടെ ഐ എസ് എൽ മാതൃകയിൽ വിവിധ ഭാഷകളിൽ ലൈവ് കവറേജ് നടത്താനാണ് ചാനൽ പദ്ധതിയിടുന്നത്.ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ തമിഴ് ,കന്നഡ, തെലുങ്കു,ബംഗാളി ഭാഷകളിൽ ലൈവ് വിവരണത്തോടൊപ്പം കളിയാസ്വദിക്കാനുള്ള അവസരമാണ് സ്റ്റാർ സ്പോർട്സ് ഒരുക്കുന്നത്.മലയാളത്തിലും കളി വിവരണമുണ്ടാവുമെന്ന് വർത്തകളുണ്ടെങ്കിലും ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല..5 വർഷത്തേക്കുള്ള ഐ പി എൽ സംപ്രേക്ഷണാവകാശം 16,347 കോടി രൂപയ്ക്കാണ് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത്..ആദ്യ വർഷങ്ങളിൽ ലാഭത്തേക്കാളേറെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാർ പ്രതിനിധികൾ അറിയിച്ചു. ഐപിഎല്ലിൽ ആദ്യമായി വിർച്ചുവൽ റിയാലിറ്റി സങ്കേതം ഉപയോഗിക്കപ്പെടുന്ന 11ാം എഡിഷനിൽ ഒരു കളിക്ക് വേണ്ടി മാത്രം 8.47 മില്യൺ ഡോളറാണ് സ്റ്റാർ സ്പോർട്സ് ചിലവിടുന്നത്. വ്യത്യസ്തമായ ഭാഷകൾ ഐ പി എല്ലിനു ഒരു വെല്ലുവിളിയായിരുന്നുവെന്നും എന്നാൽ അത്തരം ഭാഷാപരമായ പരിമിതികളെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും സ്റ്റാർ ഇന്ത്യയുടെ എംഡി സഞ്ജയ് ഗുപ്ത പറഞ്ഞു.ലോക്കലൈസേഷന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വരുന്ന 5 വർഷങ്ങൾക്കുള്ളിൽ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് ഐപിൽ സാക്ഷ്യം വഹിക്കുമെന്നും സഞ്ജയ് ഗുപ്ത കൂട്ടിച്ചേർത്തു. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
ഐ.ഒ.സി സലാലയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ദോഫാർ എഫ്.സി ക്ക് ഡോ. നിഷ്താർ ട്രോഫി നൽകുന്നു By വെബ് ഡെസ്ക് സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഖത്തർ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് ഔഖത്തിലെ സലാല ക്ലബ്ബ് മൈതാനിയിലാണ് നടന്നത്. ഏട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ദോഫാർ എഫ്.സി വിജയികളായി. ഫൈനലിൽ സാപിൽ എഫ്.സി യെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ ട്രോഫി നൽകി. ഇതിനോടൊപ്പം മൈതാനിയിൽ ദേശീയദിനാഘോഷവും നടന്നു. ചടങ്ങിൽ ശൈഖ് നായിഫ് അൽ ഷൻഫരി, ആർ.ഒ.പി യിലെ മുഹമ്മദ് മർഹൂൻ, രാകേഷ് കുമാർ ഝ, ഡോ. കെ.സനാതനൻ, സി.വി.സുദർശൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. വി.എസ്.സുനിൽ, ജംഷാദ് അലി, പവിത്രൻ കാരായി, സിജോയി,ഷബീർ കാലടി, റസാക്ക് ചാലിശേരി എന്നിവർ സംബന്ധിച്ചു. വിവിധ സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് ഷൂട്ടൗട്ട് മത്സരവും വിദ്യാർഥികളുടെ ഫാൻസ് മത്സരവും നടന്നിരുന്നു. മുൻ വോളീബാൾ താരം റഫീഖ് പേരാവൂരിനെയും മുതിർന്ന ഫുട്ബോൾ സംഘാടകരെയും ചടങ്ങിൽ ആദരിച്ചു. ഹരികുമാർ ഓച്ചിറ സ്വാഗതവും ഷജിൽ നന്ദിയും പറഞ്ഞു.ഐ.ഒ.സി സലാല ഭാരവാഹികളായ ജിജി കാസിം, അനീഷ്, സജീവ് ജോസഫ്,നിയാസ്, രാഹുൽ, സരീജ്, റിസാൻ, ഷാജി ഹാഫ, സുഹൈൽ, ഗോപൻ, ജിനോ,മത്തായി, സതീഷ്, സാക്കിർ, റൗഫ്, നൗഫൽ തുടങ്ങിയവർ നേത്യത്വം നൽകി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിത്വിരാജ്. പ്രിത്വിയെപോലെതന്നെ ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കുമെല്ലാം ഏറെ പ്രിയപ്പെട്ട താരമാണ് ഭാര്യ സുപ്രിയ. സുപ്രിയ – പൃഥ്വി രാജ് ദമ്പതിമാരുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് നിറഞ്ഞ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിരിപ്പിക്കുകയും... Celebrity2 years ago ഗ്ലാമർ ഫോട്ടോഷൂട്ടുമായി നന്ദന വർമ്മ, ആമിനക്കുട്ടി ആളാകെമാറിപ്പോയെന്നു ആരാധകർ പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട് ആണ് ഇപ്പൊ വൈറലായിരിക്കുന്നതു. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിൽ ബാലതാരമായി ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച്... Celebrity2 years ago ബറോസ് പൂജാവേദിയിൽ ശത്രുത മറന്നു കെട്ടിപിടിച്ചു ദിലീപും പ്രിത്വിയും മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ബറോസിന്റെ പൂജ ചടങ്ങിന് ഇന്ന് എത്തിയിരുന്നു. ഫോട്ടോകളും വീഡിയോകളും താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോൾ ശത്രുത മറന്നു ദിലീപും പ്രിത്വിയും കൈകൊടുത്തു ആലിംഗനം ചെയ്യുന്ന... Celebrity2 years ago സിനിമയിലെ 24 വർഷങ്ങൾ; ചാക്കോച്ചനു ആശംസകളുമായി ആരാധകരും സിനിമാലോകവും അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ 1997 മാർച്ച് 24, മലയാള സിനിമയിലേക്ക് ഒരു കുട്ടിമീശക്കാരൻ സിനിമാ കുടുംബത്തിൽ നിന്ന് കാലെടുത്തു വെച്ച ദിവസം. അന്ന് ഫാസിൽ സിനിമാലോകത്തേക്കു സമ്മാനിച്ചത് ഏതു കഥാപാത്രവും കൈപ്പിടിയിൽ ഭദ്രമാക്കുന്ന അതുല്യ... Celebrity2 years ago പലവട്ടം അര്‍ബുദം ആക്രമിച്ചിട്ടും ചിരിച്ചുകൊണ്ട് പൊരുതി; കണ്ടുപഠിക്കേണ്ടത് തന്നെ ശരണ്യയുടെ ജീവിത പോരാട്ടം നിരവധി തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച്‌ കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. സിനിമ- സീരിയൽ ആസ്വാദകരായ മലയാളികളുടെ ഇഷ്ടതാരമായിരുന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജ‍ർ... More Posts Page 187 of 187« First‹ Previous183184185186187 Recent Updates അപ്രതീക്ഷിതമായി അയാൾ എന്റെ നെഞ്ചിൽ കൈ വച്ചു ഞെരിച്ചമ്മർത്തി; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പത്മപ്രിയ..!! ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!! വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!! കാലുകളുടെ ചലനശേഷി നഷ്ടമായി; സോളാർ കേസ് പ്രതി സരിത നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി; സംഭവം ഇങ്ങനെ..!! 32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!! അ ശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഹ ണി ട്രാപ്പിൽ പെടുത്തി യുവതി പത്ത് ലക്ഷം തട്ടിയതായി നിര്‍മാതാവ് എന്‍ എം ബാദുഷ; സംഭവം ഇങ്ങനെ..!! “അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!! തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!! “ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!! 68കാരനെ ഭർത്താവിന്റെ സമ്മതത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ഇന്റിമേറ്റ് രംഗങ്ങൾ പകർത്തി; ഹണി ട്രാപ്പിൽ പെടുത്തി 28കാരി റാഷിദ തട്ടിയത് 23 ലക്ഷം; സംഭവം ഇങ്ങനെ..!! കൃപാസനത്തിൽ പോയി സമയം പറഞ്ഞ് ഉടമ്പടി വെച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്നത് നടക്കും; ഞാൻ കാരണം വര്ഷങ്ങളായി നടക്കാതിരുന്ന എൻറെ അനിയന്റെ വിവാഹം നടന്നു; ധന്യ പറയുന്നത് ഇങ്ങനെ..!! ഭിക്ഷാടന മാഫിയയില്‍ നിന്ന് ആറാം വയസിൽ തന്നെ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന രക്ഷകനാണ് മമ്മൂട്ടി സാർ; ശ്രീദേവിയുടെ സിനിമയെ വെല്ലും ജീവിതം ഇങ്ങനെ..!! തന്റെ ഗേൾഫ്രണ്ടിനെ പരിചയപ്പെടുത്തി വിജയ് യേശുദാസ്; വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം; സംഭവം ഇങ്ങനെ..!! നാളെ മക്കളെയും കൊച്ചുമക്കളെയും കാണിക്കാൻ പറ്റിയ ചിത്രങ്ങൾ; ദമ്പതികളുടെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു..!!
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
Breaking News: ഡെറാഡൂണിലെ വിമാനത്താവളത്തിൽ നിരോധിത സാറ്റലൈറ്റ് ഫോണുമായി മുൻ റഷ്യൻ മന്ത്രി പിടിയിൽ ◆ തെളിവുണ്ടോ; നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്: ഗവർണർ ◆ തെലങ്കാനയിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ ◆ വിഴിഞ്ഞം: സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു ◆ ഇത് ലോകകപ്പ് ത്രില്ലർ; സെർബിയയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങി കാമറൂൺ ◆ വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ജോസ് കെ മാണി ◆ ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക് ◆ വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക് ◆ എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ Top Stories ഗ്യാസ് മോഷണം തടയാം; ഗാർഹിക എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ക്യുആർ കോഡ് ഇല്ലാതെ, കുറഞ്ഞ ഗ്യാസ് ലഭിക്കുന്നതായി ആളുകൾ പരാതിപ്പെടുമ്പോൾ ഗ്യാസ് പരാതികൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. സവര്‍ക്കറെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും സവര്‍ക്കറെ അപമാനിക്കുന്നത് ആദ്യമായിട്ടല്ല എന്നും രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു പ്രിയ വർഗീസിനെതിരായ ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടു: കെ സുരേന്ദ്രൻ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വിസിമാരും ഉടൻ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇനിയും നാണംകെടുമെന്നും സുരേന്ദ്രൻ നേപ്പാൾ തെരഞ്ഞെടുപ്പ്; 15,000 വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ അറസ്റ്റിൽ തെക്കൻ നേപ്പാളിലെ പർസ ജില്ലയിലെ ജഗന്നാഥ്പൂർ റൂറൽ മുനിസിപ്പാലിറ്റിയിൽ നിന്നാണ് നേപ്പാൾ പോലീസ് സംഘം ഇസാജത്ത് അഹമ്മദിനെ അറസ്റ്റ് ചെയ്തത് മോദി റിഷി സുനക് കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടൻ ഇന്ത്യയുടെ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് ഇതിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. തോൽവി ഭയന്ന ബിജെപി ഗുജറാത്തിൽ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി ആംആദ്മി പാർട്ടി സൂറത്ത് ഈസ്റ്റിൽ നിന്നുള്ള തങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകുന്ന തലത്തിലേക്ക് ബിജെപി തരംതാഴ്ന്നുവെന്ന് സിസോദിയ ഇന്ന് ഡൽഹിയിൽ പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് പോര്‍ച്ചുഗല്‍ പതാക ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു. കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സ്വയം സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണം: മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ ബലാത്സംഗം പോലത്തെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനായി ബലാത്സംഗികളെ പരസ്യമായി തൂക്കിലേറ്റണം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ ബലാത്സംഗ കേ​സ്: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കു​ന്ന​പ്പി​ള്ളിയുടെ മു​ൻ​കൂ​ർ ജാ​മ്യം റദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രും പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പേരാമ്പ്ര: ലഹരിക്കെതിരെ പേരാമ്പ്രയിൽ പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്തിലെ 17-ാം വാർഡിൽ മുരിങ്ങോട്ട്താഴെയാണ് ബഹുജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങലയുമായി രംഗത്തിറങ്ങിയത്. പൊതുപ്രവർത്തകൻ ബാലൻ അടിയോടി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അദ്ധ്യക്ഷതവഹിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് ചങ്ങലയിൽ അണിനിരന്നത്. പ്രദേശത്ത് കഴിഞ്ഞ കുറേ കാലങ്ങളായി ലഹരി മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ചാണ് ഇവരുടെ പ്രവർത്തനമെന്നതും നാട്ടുകാർ വലിയ ഗൌരവത്തോടെയാണ് കാണുന്നത്. Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം Advertisements ഇതിനെതിരെ അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് പ്രദേശത്ത് സമാധാനം വീണ്ടെടുത്ത് മാഫിയാ സംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നും സമരത്തിൽ ആവശ്യം ഉയർന്നു. വി.കെ. മൊയ്തീൻ, പി.കെ. നാസർ മാസ്റ്റർ, ഇ.എം. ബാബു, പി.പി അബ്ദുറഹിമാൻ, ഷീബ ചന്ദ്രൻ, പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു. എൻ.എം. ബാലകൃഷ്ണൻ സ്വാഗതവും, കെ.എം. അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു കൃഷ്ണൻകുട്ടി നായർ. 1979-ൽ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെ ആണ് കൃഷ്ണൻകുട്ടി നായർ അഭിനയരംഗത്തെത്തുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. ചലച്ചിത്രനടനാകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു. നാടകങ്ങളിൽ വിപ്ലവം ഉണ്ടാക്കിയ തനതു നാടക വേദിയുടെ ഉപാസകൻ. തനതു ശൈലിയിലൂടെ തൻ്റേതായ മുദ്ര പതിക്കാൻ കൃഷ്ണൻ കുട്ടി നായരുടെ കഥാപാത്രങ്ങൾ സഹായിച്ചിട്ടുണ്ട്. ഒരിക്കൽ പോലും ഒരു വേഷത്തിനായി ആരെയും തേടി പോയിട്ടില്ല. തേടിയെത്തുന്ന വേഷങ്ങളിൽ തൻ്റെ കഴിവ് തെളിയിച്ചു. ഹാസ്യത്തിൻ്റെ വ്യത്യസ്ത തലങ്ങൾ തൻ്റേതായ മെയ് വഴക്കം കൊണ്ട് പ്രേക്ഷകർക്ക് കാട്ടി കൊടുത്തു. സത്യൻ അന്തിക്കാടിൻ്റെ ചിത്രത്തിലൂടെ പ്രേക്ഷക പ്രിയനായ ഹാസ്യ നടനായി മാറി. പൊന്മുട്ട ഇടുന്ന താറവിലെ, തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം നായരുടെ മികച്ച വേഷങ്ങളിൽ ഒന്നാണ്. മെലിഞ്ഞ ശരീരം കൊണ്ട് പുഷ് up ചെയ്യുന്ന മഴവിൽക്കാവടിയിൽ കാളിമുതുവിനെ പെട്ടെന്ന് മലയാളികൾ മറക്കാൻ സാധിക്കില്ല. തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ഭീംസിങ് എന്ന കഥാപാത്രത്തെ കൃഷ്ണൻ കുട്ടി നായർക്ക് സമ്മാനിച്ചത് മൂക്കില്ല രാജ്യത്ത് എന്ന സിനിമയാണ്. സാധാരണ നാടക അഭിനേതാവിൻറെതായ അമിതാ അഭിനയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല ഈ കലാകാരന്. കാരണം തനതു നാടകത്തിൻ്റെ പ്രണയിതാവിന് ഒറ്റ ടേക്കിൽ തന്നെ തന്നിലെ ഏറ്റവും മികച്ചതെന്ന് തോന്നുന്നതിനെ തന്നെ പുറത്ത് കൊണ്ട് വരാൻ കഴിയുമായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അരപ്പട്ട കെട്ടിയ ഗ്രാമം, ഒരിടത്തൊരു ഫയൽവാൻ, വരവേൽപ്പ്, കടിഞ്ഞൂൽ കല്യാണം, കുറ്റപത്രം, ഉള്ളടക്കം, മൂക്കില്ലാ രജ്യത്ത്, കിഴക്കൻ പത്രോസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. 1996 November ആറിന് ഒരു വാഹന അപകടത്തിൽ പെട്ടു ഒരുമാസത്തോളം ചികിത്സയിൽ കിടന്നു പിന്നീട് മരണപ്പെടുകയുംചെയ്യുന്നു. സ്തുതി പാടകർ ഇല്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ മരണം ചെറിയ കോളങ്ങളിൽ ഒതുങ്ങി. വിസ്മൃതിയിൽ ആണ്ടുപോയ ഹാസ്യ നടന് ഓർമ്മ പെടുത്തലുകൾ പോലും നൽകാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. Share stebin Prev Post മനസ് തുറന്ന് സാന്ത്വനം താരം ഗോപിക. സാന്ത്വനം ലൊക്കേഷനിൽ തനിക്ക് ഏറ്റവും വലിയ അടുപ്പം ആരോടെന്ന് ആദ്യമായി തുറന്നുപറഞ്ഞ് ഗോപിക. Next Post നിങ്ങളൊരു റൊമാന്റിക് പേഴ്സൺ ആണോ? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വെളിപ്പെടുത്തും | Optical illusion reveals a lot about your personality
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... ഹെപ്പറ്റൈറ്റിസിന് സൗജന്യ ചികിത്സ April 04 14:18 2022 Print This Article Share it With Friends by asianmetronews 0 Comments കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഡി. എം. ഒ അറിയിച്ചു. രക്തം, മറ്റ് ശരീരസ്രവങ്ങള്‍, അണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവയിലൂടെയാണ് രോഗമുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് ബിയും സിയും യഥാസമയം കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ക്യാന്‍സര്‍, സിറോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകും.രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളുള്ളവര്‍ രക്ത പരിശോധനയ്ക്ക് വിധേയമാകുകയും രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ചികിത്സയ്ക്ക് വിധേയമാകണമെന്നും അറിയിച്ചു.
മിലാനിലെ ഓരോ ഇടവഴിയിലും, നിരത്തിലേയ്ക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന ഓരോ ചായപ്പീടികയിലും, ഞാൻ പരിചയമുള്ള ഒരാളെ തിരഞ്ഞുകൊണ്ടിരിന്നു - ഉംബേർത്തോ എക്കോയെ (Umberto Eco). (ഞങ്ങൾ ഈ മിലാൻ യാത്ര നടത്തുന്ന 2015 ജൂൺ മാസത്തിൽ അദ്ദേഹം മരിച്ചിരുന്നില്ല. അത് സംഭവിക്കുന്നത് 2016 ഫെബ്രുവരിയിലാണ്.) അദ്ദേഹം പാർക്കുന്ന പട്ടണം എന്ന നിലയിലാണ് മിലാൻ എന്റെ ബോധത്തിലേക്ക് ആദ്യം കടന്നുവരുന്നത്. യൂറോപ്യൻ മദ്ധ്യകാലത്തിന്റെ ചരിത്രത്തിലേയ്ക്ക്, ജീവിതങ്ങളിലേയ്ക്ക് അദമ്യമായി ആവേശിപ്പിച്ചത് എക്കോയാണ്. മദ്ധ്യകാലത്തിന്റെ വാസ്തുപരിസരങ്ങൾ ഇന്നും പേറുന്ന അനേകം ഇറ്റാലിയൻ പട്ടണങ്ങളിൽ ഒന്നിൽ ജീവിക്കുന്ന അദ്ദേഹം ആ കാലഘട്ടത്തിന്റെ ആരാധകനും ആവിഷ്‌കാരകനും ആയതിൽ ആശ്ചര്യം തോന്നേണ്ടതില്ല. മിലാനിലൂടെ നടക്കുമ്പോൾ എക്കോയെ കാണാനാവും എന്നുതന്നെ ഞാൻ കരുതി. വഴിയോരത്തെ കഫേകളിൽ പൈപ്പും പുകച്ചിരിക്കുന്ന യൂറോപ്പിലെ സാഹിത്യകാരന്മാരുടെയും ബുദ്ധിജീവികളുടെയും ബ്ളാക്ക് ആൻഡ് വൈറ്റ് കാഴ്ച എങ്ങനെയോ മനസ്സിൽ പതിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യമുഖരിതമായ ഈ നിരത്തുകളിലെവിടെയെങ്കിലും വച്ച് ഉംബേർത്തോ എക്കോ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടും എന്നുതന്നെ പ്രതീക്ഷിച്ചു... മിലാനിലെ ഒരു കവല സ്‌ഫോർസ കോട്ടസൗധത്തിന്റെ ഒരു ഭാഗത്ത് നിന്നും ഇറങ്ങിച്ചെല്ലുന്നത് പാർക്കോ സെംപിയോനെ എന്ന വിശാലമായ ഉദ്യാനത്തിലേയ്ക്കാണെങ്കിൽ മറുഭാഗത്തെ കവാടം ഒരു ജലധാരയിലേക്കാണ് തുറക്കുന്നത്. മിലാന്റെ ചരിത്രസ്പർശമുള്ള പട്ടണഭാഗങ്ങൾ ഇതിനു മുന്നിൽ നിന്നും ആരംഭിക്കുന്ന അനേകം നിരത്തുകളിലായി ചിതറിക്കിടക്കുന്നു. കുറച്ച് ആയാസപ്പെടുമെങ്കിലും എല്ലാം നടന്നുപോകാവുന്ന ദൂരവൃത്തത്തിനുള്ളിൽ തന്നെയാണ്. വട്ടാകാരത്തിലുള്ള ഈ ജലധാരയുടെ പരിസരത്ത് നിൽക്കുമ്പോൾ ഗംഭീരമായ നഗരനിർമ്മിതിയുടെ സമ്പുഷ്ടത തെളിഞ്ഞുവരും. കെട്ടിടങ്ങളൊക്കെയും പുരാതനകാലത്ത് നിർമ്മിച്ചവയായിക്കൊള്ളണമെന്നില്ല. എങ്കിലും ഇവിടെ നിലനിൽക്കുന്ന ചരിത്രനിർമ്മിതിയുടെ ലാവണ്യത്തിന് യാതൊരു കോട്ടവും തട്ടാതെ, അവയ്ക്ക് അനുബന്ധമെന്ന നിലയ്ക്ക്, ലയിച്ചുചേർന്നിരിക്കുന്നു ഈ പുതിയകാലത്തെ കെട്ടിടങ്ങളും. പൗരാണികത പ്രദാനംചെയ്യുന്ന പൊതുവായ വാസ്തുലാവണ്യത്തിൽ നിന്നും വിഘടിച്ചുനിൽക്കുന്ന ഒരു നിർമ്മിതിയും ഈ പരിസരത്ത് കാണാനാവില്ല. സ്‌ഫോർസ കോട്ടസൗധ മുറ്റത്തെ ജലധാര ജലധാരയുടെ പരിസരത്തു നിന്നും പ്രശസ്തമായ മിലാൻ കത്തീഡ്രലിലേയ്ക്കുള്ള നടപ്പാതയിലേയ്ക്ക് കയറുമ്പോൾ ഇരുഭാഗത്തും ലോകരാജ്യങ്ങളുടെ കൊടികൾ തൂക്കിയ തൂണുകൾ നിരന്നുനിൽക്കുന്നത് കാണാം. മിലാൻ എന്താണ് എന്നതിന്റെ സൂചകമാണത്. റോം, ഇറ്റലിയുടെ രാഷ്ട്രീയ തലസ്ഥാനമാണെങ്കിൽ മിലാൻ, ഇറ്റലിയുടെ വാണിജ്യ തലസ്ഥാനമാണ്, ഇന്ത്യയ്ക്ക് മുംബൈ എന്നതുപോലെ. ഇറ്റലിയുടെ തന്നെ ഒരുപാട് വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് മിലാനിലും പരിസരങ്ങളിലുമായാണ്. വർഷത്തിന്റെ പല സമയങ്ങളിലും ഏതെങ്കിലുമൊക്കെ ലോകോത്തരമായ ഉല്പന്നങ്ങളുടെ പ്രദർശനം ഇവിടെ നടന്നുകൊണ്ടിരിക്കും. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും വ്യവസായികളും വണിക്കുകളും അതിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്നു. അവരെയൊക്കെ ആഹ്ലാദിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാവണം ഈ കൊടികൾ ഉയർത്തിയിരിക്കുന്നത്. എങ്കിലും ഇന്ത്യയുടെ കൊടി കണ്ട് ഞങ്ങൾക്ക് അധികം സന്തോഷിക്കാനായില്ല. കടുത്ത ദേശീയവാദിയല്ലെങ്കിലും തലതിരിച്ചുകെട്ടിയ കൊടിയുടെ കാഴ്ച അലോസരമുണ്ടാക്കി. തലതിരിച്ചുകെട്ടിയ ഇന്ത്യൻ പതാക അതിനുമുൻപ് തന്നെ ജനവാസമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, റോമാസാമ്രാജ്യത്തിന്റെ ആവിർഭാവത്തോടെ മിലാനും, ഇറ്റലിയുടെ മറ്റുഭാഗങ്ങൾ എന്നതുപോലെ, ചരിത്രത്തിലേയ്ക്ക് പ്രത്യക്ഷമായി തെളിയിക്കപ്പെടുകയായിരുന്നു. ക്രിസ്താബ്ദത്തിന് രണ്ടു നൂറ്റാണ്ട് മുൻപ് റോമൻ സാമ്രാജ്യത്തിലേയ്ക്ക് ചേർക്കപ്പെട്ടു മിലാൻ. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം മിലാനിലെയും അംഗീകരിക്കപ്പെട്ട പ്രധാനമതമായി മാറി. മദ്ധ്യകാലത്തും അതിനുശേഷവും അനേകം പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും കൈകളിലൂടെ, അതിലധികം യുദ്ധങ്ങളിലൂടെയും മിലാൻ കടന്നുപോവുകയുണ്ടായി. ഏറെ സങ്കീർണ്ണമായ, യൂറോപ്പിന്റെ സമഗ്രമായ ചരിത്രത്തോടൊപ്പം ചേർത്തു വ്യവഹരിക്കാനാവുന്ന ആ കാലഘട്ടത്തിന്റെ വായന ഒരു സാധാരണ യാത്രികന് വിരസം കൂടിയാവും. മറ്റൊരു നഗരഭാഗം പ്രതീക്ഷിച്ചത് ഉംബേർത്തോ എക്കോയെയാണെങ്കിലും ആദ്യമായി കണ്ടുമുട്ടിയത് ഗിസപ്പെ പരിനി (Guiseppe Parini) എന്ന നിയോക്ലാസിക് കാലഘട്ടത്തിലെ മിലാന്റെ സ്വന്തം കവിയെയാണ്. ഒരു ചെറുചത്വരത്തിൽ ആ ശില്പം ചാരുതയാർന്ന എടുപ്പോടെ നിൽക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കലാകാരനാണ് പരിനി. അദ്ദേഹത്തിന്റെ കവിതകൾ, കലാജീവിതം ഒക്കെ അവിടെ നിൽക്കട്ടെ - ഈ ശിൽപം തന്നെ മനോഹരമായ ഒരു കലാനിർമ്മിതിയാണ്. ഇറ്റാലിയൻ പൗരുഷത്തിന്റെ കരിസ്മ മുഴുവൻ പ്രകാശിപ്പിക്കുന്ന ശിൽപം. ഏത് കാലഘട്ടത്തിലും, ഇറ്റലിയുടെ ജനതതി ആകാരത്തിൽ മറ്റ് യൂറോപ്യൻ പ്രദേശങ്ങളിലെ ആളുകളിൽ നിന്നും വ്യതിരിക്തത നിലനിർത്തിയിരുന്നു. സൂക്ഷ്മതയിൽ ഇന്നും അത് തിരിച്ചറിയാനാവും. ആൽപ്സിന്റെ വടക്കുഭാഗത്തുള്ള ശൈത്യലോകത്തിന് വിപരീതമായി മെഡിറ്ററേനിയൻ പ്രദേശത്തെ മിതോഷ്ണ കാലാവസ്ഥയോടുള്ള സാമീപ്യം ഈ ഭാഗത്തുള്ള ജനങ്ങളുടെ ശരീരപ്രകൃതിയിൽ, അത്രയും തന്നെ സംസ്കാരത്തിലും, സവിശേഷതകൾ ഉണ്ടാക്കിയിട്ടുണ്ട്. പട്ടണത്തിന്റെ ചരിത്രസ്പർശമുള്ള ഈ ഭാഗത്ത്, വിശിഷ്ടവ്യക്തികളുടെ, ഇതുപോലുള്ള മറ്റനേകം മനോഹരശില്പങ്ങളും കാണാനായി. ഗിസപ്പെ പരിനി അങ്ങനെ ഞങ്ങൾ നടന്നെത്തിയത് മിലാൻ കത്തീഡ്രലിനു മുന്നിലെ ചത്വരത്തിലാണ്. പ്റതിറ്റാണ്ടുകൾക്ക് മുൻപ് ടിയാനെൻമെൻ സ്‌ക്വയർ എന്ന ഏതോ ഒരു സ്ഥലത്ത് നടന്ന പ്രതിവിപ്ലത്തിന്റെ വാർത്തകളാണ് 'സ്‌ക്വയർ' എന്ന പരികല്പനയെ ആദ്യമായി ബോധത്തിലേക്ക് കൊണ്ടുവരുന്നത്. (കൗമാരവിഹ്വലതകളിൽ ഇഷ്ടപൂർവ്വം ചെന്നുചാടിയിരുന്ന ഒരു ആശയത്തിന്റെ പ്രയോഗത്തെ കുറിച്ച് അന്നുതന്നെ പുനർവിചിന്തനം നടത്താൻ ഉപയുക്തമായ ഒരു സംഭവമായിരുന്നു അതെന്നത് പാഠവ്യത്യാസത്തോടെ ഓർത്തുകൊള്ളട്ടെ.) 'ചത്വരം' എന്ന വാക്ക് അതിന്റെ മലയാളഭാഷാന്തരമായി അക്കാലത്ത് ഉപയോഗിച്ചിരുന്നതായി തോന്നുന്നില്ല. പിന്നീട് ചത്വരം, ചത്വരം എന്ന് പലപ്പോഴും കേൾക്കേണ്ടിവന്നുവെങ്കിലും അതിനെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ടെലിവിഷൻ ചിത്രങ്ങൾ മതിയാവുമായിരുന്നില്ല. മിലാൻ കത്തീഡ്രലിനു മുന്നിൽ ചെന്നുനിൽക്കുമ്പോൾ ഇപ്പോൾ കൃത്യമായി അതിന്റെ അർത്ഥവൈപുല്യം അറിയാനാവുന്നുണ്ട്. യൂറോപ്പിന്റെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും ഇത്തരം ചത്വരങ്ങൾ, നഗരമധ്യത്തിലെ വലിയ തുറസ്സുകൾ, കാണാനാവും. പട്ടണത്തിന്റെ ഹൃദയമായി അതിനെ വിഭാവന ചെയ്യാം. ജനങ്ങൾക്ക് ഒന്നിച്ചു ചേരാനുള്ള ഒരിടം. അതുകൊണ്ട് തന്നെയാവും, ജനകീയ വിപ്ലവങ്ങളെല്ലാം ചത്വരങ്ങളിൽ ആരംഭിക്കുന്നത്. നമ്മുടെ പട്ടണങ്ങളിൽ ചത്വരങ്ങൾ ഇല്ല എന്നല്ല. അവയ്ക്ക് നിയതമായ രൂപ, നിർവ്വചനങ്ങൾ കണ്ടെത്താൻ പ്രയാസമാണെന്ന് മാത്രം. സ്വരാജ് റൗണ്ടും തേക്കിൻകാട് മൈതാനവുമൊക്കെ അത്തരത്തിലുള്ളവ ആണെങ്കിലും അവയൊന്നും യൂറോപ്യൻ ചത്വരങ്ങൾ പോലെ തുറസ്സല്ല എന്ന വ്യത്യാസം മാത്രമല്ല പറയാനാവുക, രണ്ടു ലോകങ്ങൾ പ്രകാശിപ്പിക്കുന്ന ഭാവങ്ങളുടെ വ്യതാസംകൂടി അവ ഉൾപ്പേറുന്നുണ്ട്. മിലാൻ കത്തീഡ്രലിന് മുന്നിലെ ചത്വരം. കത്തീഡ്രലിന്റെ പടിക്കെട്ടിൽ നിന്നും കാണുമ്പോൾ... ചത്വരത്തിൽ ഉത്സവത്തിന്റെ ആൾക്കൂട്ടം. എല്ലാവരും വിനോദസഞ്ചാരികൾ ആണെന്നു വേണം കരുതാൻ. ഈ തിരക്കിലേയ്ക്ക് വരേണ്ട കാര്യം നാട്ടുകാർക്കുണ്ടാവില്ലല്ലോ. തിരക്കാർന്ന ആ ചത്വരത്തിനപ്പുറം അപൂർവ്വമായ ഒരു കാഴ്ചയായി മിലാൻ കത്തീഡ്രൽ നിൽക്കുന്നു...! ഒരുപാട് പള്ളികളുടെ അകംപുറം കണ്ടിട്ടുണ്ട്. ഗോഥിക്, നിയോഗോഥിക് പള്ളികളുടെ വാസ്തുപരമായ ഗാംഭീര്യം സവിശേഷമായ അനുഭവതലം പ്രദാനംചെയ്യും. അത്തരത്തിലുള്ള പള്ളികൾ നമ്മുടെ നാട്ടിൽ കുറവാണ്. നിയോഗോഥിക് നിർമ്മിതിയുടെ വാസ്തുസ്വഭാവം കാണിക്കുന്ന ഒരു പള്ളി കേരളത്തിൽ കണ്ടിട്ടുള്ളത് കോട്ടയത്തെ വിജയപുരം രൂപതയുടെ കീഴിലുള്ള വിമലഗിരി കത്തീഡ്രലാണ്. എങ്കിലും ഈ നിലയ്ക്കുള്ള ഗംഭീരമായ പള്ളി മൈസൂറിലെ വിശുദ്ധ ഫിലോമിനാ ദേവാലയമാണെന്നത് നിസ്തർക്കം. കേരളത്തിൽ നിയോഗോഥിക് മാതൃകയിലുള്ള പള്ളികൾ അധികം ഉണ്ടാവാത്തതിന്റെ കാരണം സാമ്പത്തികം എന്നതിനുപരി, കേരളത്തിലെത്തിയ കൊളോണിയൽ ശക്തികൾ പിന്തുടർന്നിരുന്ന പള്ളിമാതൃകകൾ വ്യത്യസ്തമായതിനാൽ കൂടിയാവും. (നാട്ടിൽ വലിയ പള്ളികൾ ഉയരാൻ കാലമായപ്പോഴേയ്ക്കും ഗോഥിക് എന്ന് വിശേഷിപ്പിക്കുന്ന വാസ്തുരീതിയുടെ കാലം കഴിഞ്ഞിരുന്നു എന്ന് പൊതുവേ പറയാം.) മിലാൻ കത്തീഡ്രൽ പറങ്കികളും ലന്തക്കാരും തങ്ങളുടെ കിഴക്കൻ അധിനിവേശ മേഖലകളിൽ പള്ളികൾ നിർമ്മിക്കാൻ സവിശേഷമായ ഒരു നിർമ്മാണരീതി അവലംബിച്ചിരുന്നതായി കാണാം. കേരളത്തിന്റെ തീരദേശങ്ങളിൽ ഉണ്ടായിരുന്ന ആദ്യകാല പള്ളികളിൽ ഈ വാസ്തുരീതി കാണാനാവുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ, ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപ് ഇടിച്ചുകളഞ്ഞ, പള്ളിക്കെട്ടിടം അതുപോലുള്ള ഒന്നായിരുന്നു. പകരം ഉണ്ടാക്കിയ വലിയ പള്ളി, ഗോഥിക് വാസ്തുകലയുടെ വികൃതമായ അനുകരണം മാത്രമായി മാറുകയും ചെയ്തു. ബ്രിട്ടീഷുകാർ എന്നാൽ തങ്ങളുടെ മാതൃരാജ്യത്തിലെ പള്ളികളുടെ ചെറുരൂപങ്ങളാണ് ഉണ്ടാക്കിയത്. അവർ എത്തുമ്പോഴേയ്ക്കും കേരളത്തിൽ, മറ്റ് കൊളോണിയൽ ശക്തികളുടെ പ്രവർത്തനത്താൽ, ഒരു നല്ലകൂട്ടം ക്രിസ്ത്യാനികൾ കത്തോലിക്കാ മതത്തിലേയ്ക്ക് അടിയുറച്ചു കഴിഞ്ഞിരുന്നു, ബാക്കിയുള്ളവർ നിലവിലുള്ള പൗരസ്ത്യസഭകളിലും. ശീമക്കാരുടെ അധിനിവേശരീതി പരിശോധിച്ചാൽ, രാഷ്ട്രീയവും സാമ്പത്തികവും ആയ താല്പര്യങ്ങൾക്കപ്പുറം നിശിതമായ രീതിയിൽ മതപ്രവർത്തനം നടത്താൻ ആഗ്രഹിച്ചിരുന്നില്ല എന്നും കാണാം. അതിനാലാവും വ്യത്യസ്തമായ പള്ളിനിർമ്മാണരീതികൾ പരീക്ഷിക്കാനൊന്നും അവർ തുനിയാതിരുന്നത്. തിരുവനന്തപുരം നഗരമദ്ധ്യത്തിൽ തന്നെയുള്ള എൽ. എം. എസ് ദേവാലയം, ഇംഗ്ലീഷ് പള്ളിമാതൃകയുടെ കൃത്യമായ ഉദാഹരണമാവും. പള്ളിച്ചുമരിലെ ഒരു ശിൽപം മിലാനിലെ ഏറ്റവും മനോഹരവും വ്യതിരിക്തവുമായ നിർമ്മിതി മിലാൻ കത്തീഡ്രൽ തന്നെയാണ്. ചിത്രങ്ങൾക്ക് അതിന്റെ ഗാംഭീര്യം മുഴുവനായും പകർത്താനാവില്ല. ദൂരക്കാഴ്ചയിൽ തന്നെ ബൃഹൃത്തായ മാർബിൾ നിർമ്മിതിയുടെ വൈപുല്യം അനുഭവസ്ഥമാകുമെങ്കിലും അടുത്തേയ്ക്ക് ചെല്ലുമ്പോഴാണ് അതിന്റെ സങ്കീർണ്ണത കൂടുതൽ വ്യക്തമാവുക, മുകളിലേയ്ക്ക് കെട്ടിയുയർത്തിയ ഒരു കെട്ടിടം മാത്രമല്ലെന്ന് അറിയുക. ചുമരുകളിൽ മുഴുവൻ ചാരുതയുള്ള വെണ്ണക്കൽ ശില്പങ്ങൾ. നൂറുകണക്കിന് വരും അവ. ഒക്കെയും ഒന്നിനൊന്ന് ലക്ഷണം തികഞ്ഞവ. ശില്പരൂപങ്ങളുടെയും ചിത്രപ്പണികളുടെയും ഒരു വലിയ മാർബിൾ സഞ്ചയമാണ് ചുമരുകൾ. ചുമരുകളേയും ഗോപുരങ്ങളേയും പൊതിഞ്ഞിരിക്കുന്ന അവ ഓരോന്നിനേയും ഒരു ബൈനാക്കുലർ ഉപയോഗിച്ച് നന്നായൊന്ന് കണ്ടുതീർക്കണമെങ്കിൽ ഒന്നുരണ്ട് ദിവസം മതിയാവില്ല. ഏതൊരു ഗോത്തിക് പള്ളിയുടെയും ഉൾഭാഗം എന്നതുപോലെ, വളരെ ഉയരത്തിൽ, കമാനാകൃതിയിൽ, പടുകൂറ്റൻ മാർബിൾ തൂണുകളും, ചിത്രാങ്കിതമായ മച്ചുമായി തന്നെയാണ് മിലാൻ കത്തീഡ്രലിന്റെയും സാക്ഷാത്കാരം. മൊത്തത്തിൽ നല്ല വിസ്താരമുണ്ടെങ്കിലും, നിരയൊത്തു നിൽക്കുന്ന തൂണുകളുടെയും ഉയരത്തിന്റെയും വാസ്തുനിലകൊണ്ടാവാം ഒരു നീണ്ട ഇടനാഴി പോലെയാണ് പള്ളിയുടെ ഉൾഭാഗം അനുഭവപ്പെടുക. ആ വാസ്തുഗാംഭീര്യത്തിൽ മഗ്നമായി നിൽക്കുമ്പോൾ തീർച്ചയായും ദൈവത്തെ ഓർമ്മവരും; ജ്യാമിതീയ സൗന്ദര്യത്തെ സാക്ഷാത്ക്കരിക്കാൻ മനുഷ്യന് ഭാവന നൽകിയ ദൈവത്തെ! പള്ളിയുടെ ഉൾഭാഗം ഏതാണ്ട് ആറ് നൂറ്റാണ്ടെടുത്ത് പൂർത്തിയാക്കിയ പള്ളിയാണ് മിലാൻ കത്തീഡ്രൽ. പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. ശതാബ്ദങ്ങൾ കഴിഞ്ഞ് നെപ്പോളിയൻ ബോണപാർട്ടിന്റെ ഇറ്റാലിയൻ അധിനിവേശകാലത്താണ് പള്ളി ഒരുവിധം പൂർത്തിയായതെന്ന് പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നെപ്പോളിയൻ ഇറ്റലിയുടെ അധിപനായി അഭിഷിക്തനായത് ഈ പള്ളിയിൽ വച്ചാണ്. എങ്കിലും, തുടർന്നും അനുബന്ധനിർമ്മാണങ്ങൾ നടന്നുകൊണ്ടുതന്നെയിരുന്നു. ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവുമൊക്കെ കടന്നുപോയി. അവസാനത്തെ ഗേറ്റും ഘടിപ്പിച്ച 1965 ജനുവരി 6 - നെയാണ് പള്ളിയുടെ നിർമാണം ഔദ്യോഗികമായി അവസാനിച്ച ദിവസമായി കണക്കാക്കുന്നത്. സൂക്ഷ്മതയിൽ, നമുക്ക് യാതൊരു രൂപവുമില്ലാത്ത മദ്ധ്യകാലത്ത് നിർമ്മാണമാരംഭിച്ച്, നമുക്കൊക്കെ ഏറെക്കൂറെ സ്വാംശീകരിക്കാനാവുന്ന ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രം നിർമാണം പൂർത്തിയായ ഒരു സവിശേഷ നിർമ്മിതി. അതിന്റെ സങ്കീർണ്ണമായ ചരിത്രപഥം - കൗതുകകരമാണ് അതൊക്കെ ആലോചിക്കാൻ. ഒരുപാട് കാലഘട്ടങ്ങളിലൂടെ, വാസ്തുസംബന്ധിയായ ഒരുപാട് പ്രസ്ഥാനങ്ങളിലൂടെ, വ്യത്യസ്തമായ ലാവണ്യപ്രതിബദ്ധതയുള്ള ഒരുപാട് ശില്പികളിലൂടെ, ഒക്കെ കടന്നുപോയതു കൊണ്ടാവാം, ഗോഥിക്ക് പള്ളിനിർമ്മാണത്തിന്റെ ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ജർമ്മനിയിലെ കൊളോൺ കത്തീഡ്രലുമായി പുറംകാഴ്ചയിൽ ഈ പള്ളിക്ക് വലിയ സാമ്യം തോന്നാത്തത്‌, അകംകാഴ്ച അങ്ങനെയല്ലെങ്കിലും. (കൊളോൺ കത്തീഡ്രൽ നേരിട്ട് കണ്ടിട്ടില്ല; ചിത്രങ്ങളിൽ നിന്നുള്ള അറിവ്.) പള്ളി, മറ്റൊരു കോണിൽ നിന്നും... പള്ളിയുടെ ഒരു വശത്ത് ഗലേറിയ വിറ്റോറിയോ ഇമ്മാന്വലെ II (Galleria Vittorio Emanuele II) എന്ന പേരിലുള്ള ലോകത്തിലെ ഏറ്റവും പഴയ ഷോപ്പിംഗ് മാളുകളിൽ ഒന്നാണ് കാണുന്നത്. അക്കാദമികമോ വസ്തുതാപരമോ അല്ലാത്ത തരത്തിൽ വംശീയമായ പരാമർശങ്ങൾ ഒരഭിപ്രായം പോലെ ഉന്നയിക്കാതിരിക്കാൻ കഴിവതും ശ്രമിക്കാറുണ്ട്. പക്ഷേ, ഈ മാളിനുള്ളിൽ വച്ച് മക്കളെ അതിക്രമിക്കും വിധം പിടിച്ചുനിർത്തി കയ്യിൽ ഒരു ചരട് കെട്ടിക്കൊടുത്തതിനുശേഷം, അതിനുള്ള വിലയെന്നോണം ഏതാനും ഡോളറുകൾ നിർബന്ധപൂർവം വാങ്ങിയ കറുത്തവർഗ്ഗക്കാർ, ഈ യാത്രയിലെ ഏക അലോസരമായി എന്നത് പറയാതിരിക്കാനാവില്ല. ജനക്കൂട്ടത്തിനിടയിൽ അപ്പോൾ ഞങ്ങൾ കുട്ടികളുടെ ഒപ്പം ആയിരുന്നില്ല എന്നത് ആ ആഫ്രിക്കൻ കുടിയേറ്റക്കാർക്ക് കുറച്ചുകൂടി സൗകര്യമായി. പിന്നീട് ഇന്റർനെറ്റിൽ പരിശോധിച്ചപ്പോൾ ഈ ഭാഗത്ത് ആഫ്രിക്കൻ വംശജരുടെ അതിക്രമങ്ങൾ പതിവാണെന്ന് മനസ്സിലായി. 1877 - ലാണ് ഈ കച്ചവടസമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. രണ്ടു ഭാഗങ്ങളായി നീണ്ടുപോകുന്ന മൂന്നു നിലകളിലുള്ള ഒരു ആർക്കേഡാണിത്. നടുവിലായി വിശാലമായ നടവഴി, ഇരുഭാഗങ്ങളിലും കടകൾ, മുകളിൽ ചില്ലുകൊണ്ടുള്ള കമാനം. ഇന്ന് ഇത്തരം കച്ചവടസമുച്ചയങ്ങൾ അത്ഭുതംകൊണ്ടുവരുന്ന സംഗതിയല്ല. എന്നാൽ, ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ഈ വ്യാപാരകേന്ദ്രം ഒട്ടൊക്കെ ആശ്ചര്യജനകമായിരുന്നിരിക്കണം. ഗലേറിയ വിറ്റോറിയോ ഇമ്മാന്വലെ II എന്ന പൗരാണിക ഷോപ്പിംഗ് മാൾ ലണ്ടനും മിലാനും പോലുള്ള (ഞങ്ങൾ കണ്ടിട്ടുള്ള) വലിയ യൂറോപ്യൻ നഗരങ്ങൾ ഒക്കെത്തന്നെയും ജനനിബിഡമാണ്. വർഷകാല സമുദ്രം പോലെ ജനക്കൂട്ടം ഇളകിക്കൊണ്ടിരിക്കും. ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയവർ, പല ഭാഷകൾ, പല വേഷവിധാനങ്ങൾ. അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട കോസ്മോപോളിറ്റനായ ഭൗതികസൗകര്യങ്ങളും ക്രയവിക്രയങ്ങളും. അവരെ പട്ടണത്തിലെത്തിക്കുന്ന വിവിധതരത്തിലുള്ള വാഹനസൗകര്യങ്ങൾ. ആ നിലയ്ക്ക് അതീവ ചലനാത്മകമാണ് ഇത്തരം പട്ടണങ്ങൾ. എന്നാൽ ഇവിടങ്ങളിൽ നിൽക്കുമ്പോൾ മറ്റൊരുതരത്തിലുള്ള വിചാരം കൂടി ചില നേരങ്ങളിൽ മനസ്സിൽ വരും. ജനക്കൂട്ടത്തെയും അനുസാരിയായ സംഗതികളെയും മാറ്റിനിർത്തിയാൽ ഈ പട്ടണങ്ങളിൽ കാലം മുന്നോട്ട് ചലിക്കുന്നുണ്ടോ എന്ന് സംശയമാവും. ഏതോ ഒരു കാലത്ത് വികസിച്ച്, അതിന്റെ സാന്ദ്രതയിലേക്കെത്തിച്ചേർന്ന് ചലനരഹിതമായിത്തീർന്ന നഗരങ്ങൾ. പട്ടണവാസികളും സന്ദർശകരും അനുബന്ധസൗകര്യങ്ങളും മാറുന്നതല്ലാതെ പട്ടണം ദശാബ്ദങ്ങളായി അതുപോലെ തന്നെ തുടരുന്നു. മറിച്ച്, ഇന്ത്യയിലെ ഒരു പട്ടണം ഉദാഹരണമായി എടുത്താൽ, മാറുന്നതും ചലിക്കുന്നതും ജനങ്ങൾ മാത്രമല്ല എന്നറിയും. പട്ടണം തന്നെ വീണ്ടും വീണ്ടും നിർമ്മിക്കപ്പെടുന്നത് കാണാം. ഇവിടങ്ങളിലെപ്പോലെ എല്ലാം കൃത്യമായി അടുക്കിവച്ചിട്ടില്ല. ഇന്ന് കാണുന്ന കല്ല് നാളെ കാണുന്നില്ല..., ഇന്നത്തെ പാർപ്പിടനിര നാളത്തെ പെരുവഴിയാവുന്നു... എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗോളത്തിനുള്ളിലെ കട്ടകൾ പോലെ പട്ടണം അപ്പാടെ ഒരുതരം ചലനാത്മകതയിൽ പെട്ടുപോയിരിക്കുന്ന അനുഭവം. വികസിത - വികസ്വര രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരമാവാമത്! നഗരം - മറ്റൊരു കാഴ്ച ചരിത്രകുതുകികൾക്ക് ഇറ്റലിയെപ്പോലെ സന്തോഷം നൽകുന്ന മറ്റനേകം രാജ്യങ്ങളുണ്ടാവില്ല. ശില്പകലയുടെ, ചിത്രകലയുടെ, വാസ്തുകലയുടെ ഒക്കെ ലോകചരിത്രം അന്വേഷിക്കുന്നവർ ആദ്യം തിരിയുക ഇറ്റലിയിലേയ്ക്കാണല്ലോ. അന്നേരം നിസ്തർക്കമായും പ്രജ്ഞയിൽ ആദ്യം പതിയുന്ന പേര് ലിയൊനാർഡോ ഡാ വിഞ്ചിയുടേതാവും. അദ്ദേഹത്തിന്റെ പ്രമുഖമായ പ്രവർത്തനപ്രദേശം മിലാൻ ആയിരുന്നില്ലെങ്കിലും, ഈ പട്ടണത്തെ തന്റെ പ്രതിഭകൊണ്ട് തൊടാതെപോയ ആളല്ല ലിയൊനാർഡോ. അദ്ദേഹത്തിന്റെ പ്രശസ്തമായ 'അവസാനത്തെ അത്താഴം' വരയപ്പെട്ടിരിക്കുന്നത് ഇവിടുത്തെ ഒരു സന്യാസാശ്രമത്തോട് ചേർന്നുള്ള തീൻശാലയുടെ ചുമരിലാണ്. ആ വിശ്വോത്തരമായ ചിത്രം കാണാൻ ചെല്ലുമ്പോൾ, അവിടുത്തെ തിരക്ക് പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഓരോ സംഘങ്ങളായി കുറച്ചുപേരെ മാത്രമേ ഒരു സമയത്ത് അകത്തേയ്ക്ക് കയറ്റിവിടുകയുള്ളൂ. എല്ലാവരും തന്നെ മാസങ്ങൾക്ക് മുൻപേ ഓൺലൈൻ വഴിയും മറ്റും ടിക്കറ്റെടുത്തവർ. ഇപ്പോൾ ടിക്കറ്റ് ലഭിക്കുക അസംഭവ്യമെന്നറിഞ്ഞ ഞങ്ങളുടെ നിരാശ കണ്ടിട്ടാണോ അതോ വിദൂരദേശങ്ങളിൽ നിന്നും വരുന്ന ചില സന്ദർശകർക്കെങ്കിലും നൽകുന്ന സ്ഥിരം ഔദാര്യമാണോ എന്നുമറിയില്ല, ഏറ്റവും അവസാനത്തെ സംഘത്തിനോടൊപ്പം കയറാൻ ഞങ്ങൾക്ക് നാല് ടിക്കറ്റുകൾ നൽകാൻ അവർ തയ്യാറായി. ലിയൊനാർഡോ ഡാ വിഞ്ചിയുടെ പ്രതിമ എന്നാൽ അവസാനത്തെ സംഘം അകത്തേയ്ക്ക് കയറാൻ ഇനിയും സമയമുണ്ട്. ഞങ്ങൾ കുറച്ചുനേരം കൂടി അടുത്തുള്ള പട്ടണഭാഗങ്ങൾ കണ്ട് അലസം നടന്നു. പള്ളികൾ, സ്മരണികാസ്തൂപങ്ങൾ, പഴമയും പ്രൗഢിയും ലയിക്കുന്ന അനേകം കെട്ടിടങ്ങൾ, അവയിൽ പ്രവർത്തിക്കുന്ന മ്യൂസിയങ്ങളും തിയേറ്ററുകളും, ഏതു ചെറുകവലയിലും കാണുന്ന സവിശേഷ ലാവണ്യമാർന്ന ശില്പങ്ങൾ... ഒരു വ്യാവസായിക നഗരമായി കരുതുന്ന മിലാനിലെ സ്ഥിതി ഇതാണെങ്കിൽ, ശതാബ്ദങ്ങളുടെ ചരിത്രവുമായി കൂടുതൽ ചേർന്നുനിൽക്കുന്ന മറ്റ് ഇറ്റാലിയൻ നഗരങ്ങളായ റോമിന്റെയും ഫ്ലോറൻസിന്റെയും വെനീസിന്റെയും ഒക്കെ പൗരാണിക ഗാംഭീര്യവും വൈപുല്യവും എത്രമാത്രമായിരിക്കും എന്നത് പ്രലോഭനീയമാകുന്നു. യാത്രയിലേയ്ക്കുള്ള ആന്തരികമായ പ്രലോഭനം ജനിതകം മാത്രമെന്ന് കരുതാനാവില്ല. എന്നാൽ, അങ്ങനെ യാത്ര ഒരു ഭ്രാന്താക്കി അലയുന്നവർ ഉണ്ടായിരിക്കാം; അല്ല, ഉണ്ട്. പക്ഷേ ഒരനിതസാധാരണ സഞ്ചാരിയായ എനിക്ക്, വ്യക്തിപരമായി, അത് ഇരിക്കപ്പൊറുതിതരാത്ത മാനസികാവസ്ഥയൊന്നുമല്ല. കാലം കഴിയുന്തോറും വളർന്നുവന്ന ഒരിഷ്ടം മാത്രമാണ്. ഭാര്യ, അവളുടെ നിലയ്ക്ക് യാത്രകളോട് പുലർത്തുന്ന മമതാഭാവം ഞങ്ങളുടെ യാത്രാമോഹങ്ങളെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മുൻഗണനാക്രമങ്ങൾ എല്ലാം തകർക്കുന്ന ഒരഭിനിവേശമല്ല യാത്ര ഞങ്ങൾക്കെന്നുമാത്രം. അതുകൊണ്ടു തന്നെ, പ്രലോഭനീയമായ റോമും ഫ്ലോറെൻസും വെനീസും പിന്നെ മെഡിറ്ററേനിയൻ സിസിലിയും ഒക്കെ കാണാൻ ഇനിയൊരിക്കൽ കൂടി ഇറ്റലിയിലേക്ക് വരാനാവും എന്ന് ഒട്ടും ഉറപ്പോടെ പറയാനാവുകയില്ല... ടെംപിൾ ഓവ് വിക്ടറി ഞങ്ങൾ മടങ്ങിയെത്തുമ്പോൾ 'അവസാനത്തെ അത്താഴം' കാണാനുള്ള അവസാനത്തെ സംഘം തയ്യാറായി നിൽപ്പുണ്ട്... ഇന്ന് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട ഹോളി മേരി ഓവ് ഗ്രേസ് പള്ളിയോട് ചേർന്നുള്ള ഡൊമിനിക്കൻ സന്യാസാശ്രമത്തിലെ ഭക്ഷണശാലയുടെ ചുമരിലാണ് ഈ ചിത്രം വരയപ്പെട്ടിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ ആശ്രമം, 1490 - ൽ പള്ളിയുടെ നിർമ്മാണവും പൂർത്തിയായി. 'അവസാനത്തെ അത്താഴം' കഴിഞ്ഞാൽ ഈ പള്ളിയോടനുബന്ധിച്ച് നടന്ന പ്രധാനസംഭവം, രണ്ടാംലോകമഹായുദ്ധകാലത്ത്, 1943 - ൽ ഇതിനുമേൽ സഖ്യസേന നടത്തിയ ഭീകരമായ ബോംബാക്രമണമാണ്. അൾത്താരയിരിക്കുന്ന ഗോപുരസമാനമായ ഭാഗമൊഴിച്ച് പള്ളി ഏതാണ്ട് പൂർണ്ണമായും തകർന്നു. ഇന്ന് കാണുന്ന പള്ളിക്കെട്ടിടം പുനർനിർമ്മിച്ചതാണ്. വ്യോമാക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ, 'അവസാനത്തെ അത്താഴം' വരയപ്പെട്ടിരുന്ന ചുമരിനെ സംരക്ഷിക്കാനായി ആവുന്ന തരത്തിലുള്ള പ്രതിരോധമതിലുകൾ നിർമ്മിച്ചിരുന്നു. അത് ഫലംകണ്ടു എന്നതിന്റെ നിദർശനമാണ് ഈ ആൾക്കൂട്ടത്തോടൊപ്പം ഞങ്ങളിപ്പോൾ ഇവിടെ നിൽക്കുന്നത്... 'അവസാനത്തെ അത്താഴം' ഈ പള്ളിയോടു ചേർന്നുള്ള ആശ്രമച്ചുമരിലാണുള്ളത് കാലം കൊണ്ടുവരുന്ന ആശ്ചര്യകരമായ അവിചാരിതങ്ങൾ നോക്കു... നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കാറുള്ള കലാമത്സരത്തിൽ കുട്ടിക്കാലത്ത് ഞാനൊരു മോണോആക്ട് അവതരിപ്പിച്ചിരുന്നു. 'അവസാനത്തെ അത്താഴം' എന്ന ചിത്രത്തിന് മോഡലുകളെ അന്വേഷിച്ചു നടക്കുന്ന ലിയൊനാർഡോ ഡാ വിഞ്ചിയായിരുന്നു അതിലെ മുഖ്യകഥാപാത്രം. യേശുവിന്റെയും പതിനൊന്നു ശിഷ്യന്മാരുടെയും ചിത്രങ്ങൾ വരച്ചുകഴിഞ്ഞ് വർഷങ്ങൾ കടന്നുപോയിട്ടും ലിയൊനാർഡോയ്ക്ക് യൂദാസിന് മുഖം കൊടുക്കാൻ പറ്റിയ ഒരാളെ കണ്ടെത്താനായില്ല. അവസാനം ഒരു തടവുപുള്ളിയിൽ അദ്ദേഹം യൂദാസിനെ കണ്ടെത്തുന്നു. ആ കാരാഗൃഹവാസിയും ലിയൊനാർഡോയും തമ്മിലുള്ള സംഭാഷണമാണ് അഭിനയശകലം. അവസാനമാണ് ചിത്രകാരൻ മനസ്സിലാക്കുന്നത് വർഷങ്ങൾക്ക് മുൻപ് താൻ യേശുവായി വരയ്ക്കാൻ തിരഞ്ഞെടുത്ത ആള് തന്നെയാണ് ഇന്ന് വിരൂപനായ യൂദാസായി തന്റെ മുന്നിലിരിക്കുന്നതെന്ന്. കാലം മനുഷ്യനിൽ ഏൽപ്പിക്കുന്ന ആഘാതം എന്ന നിലയ്ക്കായിരുന്നിരിക്കണം ആ നടനശകലം എഴുതപ്പെട്ടിരിക്കുക. (അക്കാലത്ത് സ്‌കൂളുകളിലും മറ്റും സ്ഥിരമായി അവതരിപ്പിക്കപ്പെട്ടിരുന്നതാണ് ഈ പ്രമേയം - ഞാൻ എവിടെയോ കണ്ടത് എടുത്തുപയോഗിക്കുകയായിരുന്നു.) 'അവസാനത്തെ അത്താഴം' വരഞ്ഞിരിക്കുന്ന ചുമരിനു താഴെ ആ വിശ്രുതചിത്രം നോക്കിനിൽക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു; ഭാവനാനിർഭരമായ ആ കഥാഭൂമിക ഇതാണല്ലോയെന്ന്. ഇവിടെ നിന്നായിരിക്കും ലിയൊനാർഡോയും ആ കാരാഗൃഹവാസിയും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുക. അന്നത് അഭിനയിക്കുമ്പോൾ, കുട്ടിക്കാലത്തിന്റെ നിഷ്കളങ്കവിഹ്വലതകളിൽ ആ കഥാശകലം മനസ് മഥിക്കുമ്പോൾ, അതിനു പശ്ചാത്തലമായ ഇടത്തിൽ വന്നുനിൽക്കുന്ന കാലംവരും എന്നത് എത്രമാത്രം അജ്ഞാതവും അസംഭവ്യവുമായിരുന്നു... പള്ളി, പിറകിൽ നിന്ന് കാണുമ്പോൾ (ബോംബാക്രമണത്തിൽ തകരാത്ത ഭാഗം) ... എന്റെ ക്യാമറയിൽ 'അവസാനത്തെ അത്താഴത്തിന്റെ' ഒരു ഫോട്ടോ എടുത്ത് ഇവിടെ പ്രകാശിപ്പിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. ആ മുറിയിൽ ക്യാമറ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. 1495 - ൽ ആരംഭിച്ച് 1498 - ലാണ്, ലിയൊനാർഡോ ഈ ചിത്രം പൂർത്തിയാക്കുന്നത്. ചിത്രകലയുടെ സങ്കേതങ്ങളെയോ പ്രസ്ഥാനങ്ങളെയോ കുറിച്ച് കാര്യമായി പിടിപാടുള്ള ഒരാളല്ല ഞാൻ. എന്നാൽ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്ന സൗന്ദര്യാനുഭൂതിയുടെ അനുരണനങ്ങൾ സ്വാംശീകരിക്കാൻ പലപ്പോഴുമായിട്ടുണ്ട്. പെയിന്റിങ്ങുകൾ നൽകിയിട്ടുള്ള ലഹരിദായകമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആ നിലയ്ക്ക് മാനസികമായി ഉണർച്ച നൽകിയ ഒരു കാഴ്ചയായിരുന്നില്ല 'അവസാനത്തെ അത്താഴത്തി'ന്റേത്. കാലത്തിന്റെയും മനുഷ്യാതിക്രമങ്ങളുടേയും താണ്ഡനമേറ്റ് ചിത്രം മങ്ങിക്കാണപ്പെടുന്നു. പിന്നെ ലിയൊനാർഡോയുടെ ഒരു ചിത്രം നേരിട്ട് കാണാനായി എന്ന സ്‌നോബിഷായ സംതൃപ്തി മാത്രമേ ആ ചിത്രം നല്കിയുള്ളൂ. 'അവസാനത്തെ അത്താഴം' പ്രദർശിപ്പിച്ചിരിക്കുന്ന റിഫെക്ടറി ഇടതുവശത്ത് മിലാനിൽ നിൽക്കുമ്പോൾ മറ്റൊരാളെക്കൂടി ഓർക്കേണ്ടതുണ്ട്. ഫാസിസം എന്ന വാക്ക് വീണ്ടും വീണ്ടും എടുത്തുപയോഗിക്കേണ്ടിവരുന്ന ലോകക്രമത്തിൽ ജീവിക്കുമ്പോൾ, താൻ പ്രയോഗത്തിൽ വരുത്തിയ ആ പ്രത്യയശാസ്ത്രത്തിന്റെ ഉടയാടകൾ അഴിച്ചുവച്ച്, എല്ലാ സ്വേച്ഛാധിപതികളെയും പോലെ ജീവനുംകൊണ്ട് ഓടിരക്ഷപെടാൻ ശ്രമിക്കുമ്പോൾ, ഇവിടെ വച്ച് കൊല്ലപ്പെട്ട ബെനിഞ്ഞോ മുസ്സോളിനിയെ ഓർക്കാതിരിക്കുന്നത് മര്യാദയല്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ഇറ്റലിയിൽ മുസ്സോളിനിക്കും ജർമ്മൻ സഖ്യത്തിനുമെതിരെ പൊരുതുന്ന വിപ്ലവകാരികളുണ്ടായിരുന്നു. അവരാണ്, സ്വിറ്റസർലാൻഡിലേയ്ക്ക് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു മുസ്സോളിനിയേയും ഭാര്യയേയും മറ്റുചില പ്രമുഖ ഫാസിസ്റ്റ് ഉദ്യോഗസ്ഥരെയും മിലാന് വടക്കുള്ള കോമോ പട്ടണത്തിൽ വച്ച് പിടികൂടി വെടിവച്ചുകൊന്നത്. അതിനു ശേഷം ആ ശരീരങ്ങൾ മിലാനിൽ കൊണ്ടുവന്ന് ഒരു പെട്രോൾസ്റ്റേഷന് മുന്നിൽ കെട്ടിത്തൂക്കി. കയ്പുള്ള ചരിത്രത്തിന്റെ പ്രതിരൂപം ആവശ്യമില്ലെന്ന് തോന്നിയതിനാൽ കൂടിയാവാം, മുസ്സോളിനിയെ കെട്ടിത്തൂക്കിയ ഭാഗം ഇന്ന് വ്യക്തമായി തിരിച്ചറിയാനാവാത്ത വിധം പട്ടണവികസനത്തിന്റെ ഭാഗമായി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്രശസ്തമായ 'കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് മിലാൻ' മിലാൻ പട്ടണത്തിൽ നിന്നും കുറച്ചേറെ അകലെയുള്ള മാൽപെൻസ എന്ന സ്ഥലത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. ചെറിയ അങ്ങാടികളൊക്ക കാണാമെങ്കിലും അവിടേക്കുള്ള തീവണ്ടിക്കാഴ്ച കൂടുതലും ഹരിതാഭമാണ്, കൃഷിയിടങ്ങളും മറ്റുമാണ്. മിലാനിൽ നിന്നും മടങ്ങുമ്പോൾ, ആ പച്ചയുടെ വിശാലതയിലേയ്ക്ക് മൂവന്തി ഇറങ്ങിവന്ന് കുങ്കുമം വിതറുന്നു. തീവണ്ടി ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി ഞങ്ങൾ നാലുപേരും, ഞങ്ങളുടെ ലോകങ്ങളിൽ വിമൂകരായിരുന്നു. അലച്ചിലിന്റെ ക്ഷീണമുണ്ടായിരുന്നു..., അതിലേറെ ഈ പട്ടണം, ഈ രാത്രി ഇരുട്ടിവെളുക്കുമ്പോൾ, ഓർമ്മകളിൽ മാത്രം എന്ന ബോധമുണർത്തുന്ന ലളിതമായ ഒരുതരം വിഷാദവുമുണ്ടായിരുന്നു. ഉംബേർത്തോ എക്കോയെ കാണുകയുണ്ടായില്ലല്ലോ എന്നോർത്തു, അപ്പോൾ. എനിക്ക് ചിരിയും വന്നു; അല്ലെങ്കിലും അതൊരു ഭ്രാന്തൻ ആഗ്രഹമാണെന്ന് അറിയായ്കയല്ലല്ലോ...!