text
stringlengths
234
334k
മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടി ആണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമയിൽ വളരെ പെട്ടന്ന് തന്നെ തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു താരം. ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ രാഹുൽ ജെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടനും തിരക്കഥകൃത്തും ആണ് അനുപ് മേനോൻ. നിയമബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും അഭിഭാഷകവൃത്തിയിൽ ലേക്ക് തിരിയാതെ സിനിമ രംഗത്ത് എത്തിയ വ്യക്തിയാണ് അനുപ് മേനോൻ. സീരിയൽ രംഗത്തിലുടെ അഭിനത്തിലേക്ക് കടന്ന് വന്നതെങ്കിലും അനുപ് മേനോൻ്റെ എറ്റവും മികച്ച പ്രകടനം ആയി കാണുന്നത് ദുരദർശനിൽ കഥാസരിത വിഭാഗത്തിൽ എൻ.മോഹൻൻ്റെ “നിൻ്റെ കഥ എൻ്റെയും ” എന്ന കഥയെ അടിസ്ഥാനം ആക്കി എടുത്ത നിൻ്റെ കഥ എൻ്റെയും എന്ന ടെലിഫിലിം ആണ്.വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ടെലിഫിലിം ആയിരുന്നു ഇത്. അതേ പോലെ തന്നേ അനുപ് മേനോൻ തിരക്കഥ എഴുതിയ വ്യത്യസ്തമായ സിനിമ ആയിരുന്നു രാജിവ് നാഥ് സംവിധാനം ചെയ്യ്ത ” പകൽ നക്ഷത്രങ്ങൾ ” മോഹൻ ലാലിൻ്റെയും സുരേഷ് ഗോപിയുടെ വ്യത്യസ്തമായ അഭിനയശേഷി പുറത്ത് കൊണ്ട് വന്ന ചിത്രം ആണ് പകൽനക്ഷത്രങ്ങൾ. സിനിമ ശ്രേദ്ധിക്കപ്പെടാതെ വന്നപ്പോൾ അനുപ് മേനോൻ എന്ന മികച്ച തിരക്കഥാ കൃത്തിനെ മലയാള സിനിമ മറന്നു പോയി എന്നുമാണ് പോസ്റ്റ്. Categories Celebrity news Tags anoop menon Leave a Comment Cancel reply Comment Name Email Website Save my name, email, and website in this browser for the next time I comment. ശരിക്കും ഒരു യക്ഷി സൗന്ദര്യം തന്നെ ആണ് ഈ നടിക്ക് പുലിമുരുഗനും പോക്കിരിരാജയും ഒക്കെ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്
എംപിസി യോഗം തുടങ്ങി ◆ സേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ ◆ ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകും ◆ ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനം ◆ പ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും ◆ STOCK MARKET ഇന്ത്യന്‍ സൂചികകള്‍ 30 വര്‍ഷത്തെ വേഗതകുറഞ്ഞ തകര്‍ച്ചയില്‍ livenewage May 26, 2022 6:48 am ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ബിയറിഷ് ട്രെന്‍ഡിനാണ് ഇന്ത്യന്‍ വിപണികള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. 2021 ഒക്ടോബറില്‍ തുടങ്ങിയ തകര്‍ച്ച ഇപ്പോള്‍ ഏഴാം മാസത്തിലും തുടരുന്നു. എന്നാല്‍ ക്രമാനുഗതമായ പതനമാണ് സൂചികകള്‍ അടിയാളപ്പെടുത്തുന്നത്. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണി ഇപ്പോഴും ബെയര്‍ മാര്‍ക്കറ്റായിട്ടില്ല. അതിന് ഏറ്റവും ഉയരത്തില്‍ നിന്നും 20 ശതമാനം ഇടിവ് രേഖപ്പെടുത്തണം. എന്നാല്‍ പതനം പതുക്കെയായതിനാലാണ് വിപണി ഇപ്പോഴും കരടികളുടെ കൈയ്യിലെത്താത്തതെന്ന് വിദഗ്ധര്‍ പറയുന്നു. 20 ശതമാനം പതനം ഒഴിച്ചുകൂടാനാത്തതാണ്. അടുത്തുതന്നെ വിപണി കരടികളുടെ കൈയ്യിലകപ്പെടും, വിദഗ്ധര്‍ പറഞ്ഞു. നിഫ്റ്റി നിലവില്‍ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഎല്‍എസ്എ യുടെ റിപ്പോര്‍ട്ട് പ്രകാരം 2021 ഒക്ടോബര്‍ മുതല്‍ ഇതുവരെ 19 തിരുത്തലുകളാണ് വരുത്തിയത്. മുപ്പതുവര്‍ഷത്തിനിടയില്‍ സൂചികയ്ക്ക് സംഭവിച്ച ഇടിവുകളില്‍ ഏഴാം സ്ഥാനത്താണ് വലിപ്പത്തിന്റെ കാര്യത്തില്‍ ഇപ്രാവശ്യത്തേത്. മറ്റൊരു സവിശേഷത നിഫ്റ്റി ഇതുവരെ ആഗോളവിപണികളുടെ അത്ര തകര്‍ച്ച വരിച്ചില്ല എന്നാണ്. മുപ്പതുവര്‍ഷത്തിനിടെ 16 ഇടിവ് സംഭവിച്ച നാളുകളിലും 18 ഇടിവ് സംഭവിച്ച നാളുകളിലും നിഫ്റ്റി തകര്‍ച്ചയില്‍ എസ്ആന്റ പിയെ കടത്തിവെട്ടിയിരുന്നു. എന്നാല്‍ ഇത്തവണ ആഗോള സൂചികകളുടെ അത്ര ഇടിവ് ഇന്ത്യന്‍ സൂചിക രേഖപ്പെടുത്തിയില്ല. തകരുമ്പോഴും ആഗോള സൂചികകളെ വെല്ലുന്ന പ്രകടനം നിഫ്റ്റി കാഴ്ചവയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്. Tags : economy insights news stock market Also read ഐപിഒ അടുത്തവര്‍ഷമെന്ന് ആര്‍ആര്‍ കാബല്‍ മാറ്റമില്ലാതെ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടം നേരിട്ട് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വിപണിയിൽ ബുൾ ഇടപാടുകാരുടെ സാന്നിധ്യം നിർണായകം വിപണിയിലെ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തെ ഐടി നയിക്കുമോ? ആദ്യം തിരുത്തല്‍, പിന്നീട് മുന്നേറ്റം Latest news ഹെൽത്ത്കാർട്ട് 135 മില്യൺ ഡോളർ സമാഹരിച്ചു ക്രിപ്‌റ്റോകറന്‍സി വിപണി നേട്ടത്തില്‍ ആഗോള നേട്ടവുമായി ഊരാളുങ്കൽ സൊസൈറ്റി ഐപിഒ അടുത്തവര്‍ഷമെന്ന് ആര്‍ആര്‍ കാബല്‍ രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി മാറി ശ്രീരാം ഫിനാന്‍സ് LIVENEWAGE.COM is the digital face of NewAge, the first economic daily in any South Indian language. One of the most authentic and popular business news platforms, LIVENEWAGE.COM has played key role in empowering Malayalee readers across the globe, providing them with in-depth knowledge and valuable update, across multiple areas such as Economy, Finance, Entrepreneurship, Stock Market and so on. It's also one of the most visited Malayalam business news portals, which deliver content through all the major news aggregator platforms.
മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയം; തപോവന്‍ വൈദ്യുതി നിലയത്തിന്റെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു by rdpathram February 12, 2021 February 12, 2021 ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ വൈദ്യുതി നിലയത്തിന്റെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രിയില്‍ തൊഴിലാളികള്‍ക്ക് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തുരങ്കത്തിന് വായു സഞ്ചാരമുള്ള ചെറിയ ദ്വാരങ്ങളുള്ളതിനാല്‍ തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് പ്രതീക്ഷയിലാണ് നടപടികള്‍. തുരങ്കത്തിലെ മണ്ണും ചെളിയും നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം. നദിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ തുരങ്കത്തിലുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ മണ്ണു മാന്തി ഉള്‍പ്പെടെ പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. രണ്ടര കിലോ മീറ്റര്‍ നീളമുള്ളതാണ് തുരങ്കം. 120 മീറ്റര്‍ വരെ തടസം നീക്കം ചെയ്തു. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാല്‍ ഇവരുടെ അവസ്ഥ വളരെ പരിതാപകരമാവാമെന്ന് ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐ.ടി.ബി.പി) തലവന്‍ എസ് എസ് ദേസ്വാള്‍ പറഞ്ഞു. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. ഞായറാഴ്ച ചമോലി ജില്ലയില്‍ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞതോടെയുണ്ടായ മിന്നല്‍ പ്രളയത്തിലാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ തുരങ്കത്തില്‍ 30 തൊഴിലാളികള്‍ കുടുങ്ങിയത്. ദുരന്തത്തില്‍ 35 പേരുടെ മൃതദേഹം കിട്ടി. 200 ഓളം പേരെ കാണാതായിട്ടുണ്ട്. #tunnel#utharagand floodrescue Share 0 FacebookTwitterPinterestWhatsappEmail Related Articles മരത്തില്‍ കുടുങ്ങി അവശ നിലയിലായ പൂച്ചയ്ക്ക് രക്ഷകരായി യുവാക്കള്‍ May 8, 2021 Recent Posts അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. June 8, 2022 പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ May 4, 2022 സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം March 16, 2022 കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
‘വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല’; മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി September 14, 2022 വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്ഥിരം സമിതികള്‍ രൂപീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.... എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍; ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി July 30, 2022 എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം അങ്കമാലി അതിരൂപത... ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം; ഉടന്‍ ഹാജരാകേണ്ട June 29, 2022 സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍... തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല; തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടേത്, സഭ ഇടപെടാറില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി May 18, 2022 തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. യു.ഡി.എഫ്... എറണാകുളം-അങ്കമാലി രൂപതയിൽ നാളെ മുതൽ ഏകീകൃത കുർബാന നടപ്പാക്കണം : കർദ്ദിനാൾ ജോർജ് അലഞ്ചേരി April 16, 2022 എറണാകുളം-അങ്കമാലി രൂപതയിൽ നാളെ മുതൽ ഏകീകൃത കുർബാന നടപ്പാക്കണമന്ന് കർദ്ദിനാൾ ജോർജ് അലഞ്ചേരി. ഈസ്റ്റർ മുതൽ ഏകീകൃത കുർബാന രീതി... സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസ്; കർദിനാൾ ഇന്ന് കോ‌ടതിയിൽ ഹാജരാകില്ല April 12, 2022 സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് വിചാരണ കോടതിയിൽ ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ്... സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്; അന്വേഷണത്തിന് സ്റ്റേയില്ല April 1, 2022 കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസ് അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കര്‍ദിനാളിന്റെ... ‘സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല’; കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി December 25, 2021 സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സമാധാനം... പുതുക്കിയ കുർബാന ക്രമം ഈ മാസം 28 മുതൽ നടപ്പാക്കണം; വൈദികർക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കത്ത് November 18, 2021 സിറോ മലബാർ സഭയിൽ പുതുക്കിയ കുർബാനരീതി ഈ മാസം 28 മുതൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ... കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി; ഈ മാസം 28 മുതല്‍ പ്രാബല്യത്തില്‍ November 17, 2021 സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകരിച്ച കുര്‍ബാന ക്രമം നവംബര്‍ 28... Page 1 of 71 2 3 … 7 Next Advertisement Advertisement Latest 2 hours ago ആലപ്പുഴയിൽ കണ്ടെയ്നർ ലോറിയിലിടിച്ച് വിദ്യാർത്ഥി മരിച്ചു 2 hours ago തൃശൂരിൽ രണ്ട് പേരെ കുത്തിക്കൊന്നു 3 hours ago വിഴിഞ്ഞത്തെ സംഘർഷം; കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ് 3 hours ago ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങവേ മലയാളി മരിച്ചു 3 hours ago ഓപ്പറേഷന്‍ താമര: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി; തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു Advertisement Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്നു. പരിശുദ്ധ ഹജ്ജ് വേളയില്‍ കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കേരള ഹജ്ജ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം 25 ലക്ഷത്തില്‍പരം രൂപ ഹാജിമാര്‍ സംഭാവന നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പ്രളയക്കെടുതിക്കിരയായവരില്‍ ഏറ്റവും അര്‍ഹരായ ഒരു വ്യക്തിക്ക് നേരിട്ട് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ഹാജിമാരുടെ സംഗമം തീരുമാനിച്ചത്. ഇതിനാവശ്യമായ ഫണ്ട് ഹാജിമാര്‍ തന്നെ നല്‍കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചെയര്‍മാനും ഡോ.കെ.എം ബഷീര്‍ കണ്‍വീനറും ചാലിയം മുഹമ്മദ് ഹാജി ട്രഷറുമായ സമിതി രൂപീകരിച്ചു. ഒന്നരമാസം പരിശുദ്ധ മക്കയിലും മദീനയിലും ഒന്നിച്ചു താമസിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാര്‍ക്ക് സൗഹൃദം പുതുക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ലക്ഷ്യമാക്കി നടത്തിയ സംഗമത്തില്‍ നൂറ് കണക്കിന് ഹാജിമാര്‍ പങ്കെടുത്തു. ഈസൗഹൃദം എന്നെന്നും നിലനിര്‍ത്താനും ആറ് മാസം കഴിഞ്ഞ് കുടുംബസംഗമം നടത്താനും വരും വര്‍ഷങ്ങളില്‍ ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും തീരുമാനിച്ചാണ് സംഗമം പിരിഞ്ഞത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍മജീദ് ദാരിമി ചളിക്കോട് പ്രാര്‍ത്ഥനക്കുനേതൃത്വം നല്‍കി. ഹജ്ജ് കോ-ഓഡിനേറ്റര്‍ അസയിന്‍, വളണ്ടിയര്‍മാരായ ടി.നസീര്‍, കെ.അബ്ദു പ്രസംഗിച്ചു. ഡോ.എം.പി ബഷീര്‍ സ്വാഗതവും പി.മാമുക്കോയ ഹാജി നന്ദിയും പറഞ്ഞു. Samasthalayam Chelari Posted on Saturday, September 14, 2019 Labels: Hajj, Kerala, Kozhikode Newer Post Older Post Home പ്രാദേശിക വാര്‍ത്തകള്‍ കാസര്‍കോട് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശൂര്‍ | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം | ലക്ഷദ്വീപ് | വിദേശ വാര്‍ത്തകള്‍ സൗദി | യു.എ.ഇ. | ഒമാന്‍ | ഖത്തര്‍ | ബഹ്റൈന്‍ | കുവൈത്ത് പ്രധാന ലേബലുകള്‍ TREND | Twalaba-Wing | Campus-Wing | SYS | SMF | SKSBV | SKJMCC | SKIMVB | Jamia-Nooria | Darul-Huda | SKSSF-State | Sahachari | Manushya-Jalika | Forthcoming Programs 2021-03-10 - ദാറുല്‍ഹുദാ ബിരുദദാനം News Highlight സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്. പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി ദാറുല്‍ഹുദാ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം
എന്തുകൊണ്ടാണ് ഞാൻ 2753 കാണുന്നത്? ഈ ലേഖനത്തിൽ 2753 മാലാഖ സംഖ്യയുടെ ആത്മീയ അർത്ഥത്തെയും പ്രതീകാത്മകതയെയും കുറിച്ച് അറിയുക. 9160 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ 9160 മാലാഖ നമ്പർ എന്താണ് സൂചിപ്പിക്കുന്നത്? കാവൽ മാലാഖമാർ നിങ്ങളിൽ പ്രസാദിക്കുകയും സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ? കൂടുതൽ അറിയാൻ വായിക്കുക. 8249 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ 8249 മാലാഖ നമ്പർ എന്താണ് സൂചിപ്പിക്കുന്നത്? കാവൽ മാലാഖമാർ നിങ്ങളിൽ പ്രസാദിക്കുകയും സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ? കൂടുതൽ അറിയാൻ വായിക്കുക. 7310 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ 7310 മാലാഖ സംഖ്യയുടെ ആത്മീയ അർത്ഥത്തെക്കുറിച്ചും പ്രതീകാത്മകതയെക്കുറിച്ചും കൂടുതലറിയാൻ വായിക്കുക. നിങ്ങളുടെ രക്ഷാധികാരി മാലാഖമാർ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് കാണുക. 6991 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ 6991 മാലാഖ സംഖ്യയുടെ അർത്ഥമെന്താണ്? എന്താണ് 6991 നിങ്ങളോട് പറയാൻ ശ്രമിക്കുന്നത്? ഈ ലേഖനത്തിൽ അതിന്റെ സംഖ്യാശാസ്ത്രത്തെക്കുറിച്ചും ആത്മീയ പ്രാധാന്യത്തെക്കുറിച്ചും അറിയുക. 5881 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ ഈ ലേഖനത്തിൽ 5881 മാലാഖ സംഖ്യയുടെ യഥാർത്ഥ അർത്ഥം അറിയുക. 5881 പ്രതീകാത്മകത ആത്മീയമായും ബൈബിൾപരമായും എന്താണ് അർത്ഥമാക്കുന്നത്? 4974 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ നിങ്ങൾ എല്ലായിടത്തും 4974 നിരന്തരം കാണുന്നുണ്ടോ? കാവൽ മാലാഖമാർ നിങ്ങൾക്ക് 4974 എയ്ഞ്ചൽ നമ്പറുള്ള ഒരു പ്രധാന സന്ദേശം നൽകുന്നു. നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കുക! 3595 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ 3595 മാലാഖ സംഖ്യയുടെ പ്രകടനം മനസ്സിലാക്കുക. നിങ്ങൾ എല്ലായിടത്തും 3595 കാണുന്നുവെങ്കിൽ എന്താണ് അർത്ഥമാക്കുന്നത്? 2738 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ 2738 മാലാഖ നമ്പർ ആത്മീയമായി എന്താണ് അർത്ഥമാക്കുന്നത്? ഇത് ഭാഗ്യ സംഖ്യയാണോ അതോ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പോസിറ്റീവ് സംഭവിക്കുമെന്നതിന്റെ സൂചനയാണോ? കൂടുതൽ അറിയാൻ വായിക്കുക. 9553 മാലാഖ നമ്പർ ആത്മീയ അർത്ഥവും പ്രാധാന്യവും നവംബർ 28, 2022 by ബ്രിഡ്ജറ്റ് കോൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ 9553 മാലാഖ സംഖ്യയുടെ ആത്മീയ അർത്ഥത്തെക്കുറിച്ചും പ്രതീകാത്മകതയെക്കുറിച്ചും കൂടുതലറിയാൻ വായിക്കുക. നിങ്ങളുടെ രക്ഷാധികാരി മാലാഖമാർ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് കാണുക.
തിരുവനന്തപുരം Oct 4: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ അടയ്‌ക്കാന്‍ ഇനി കൈയില്‍ കറന്‍സി തന്നെ വേണമെന്നില്ല. എ.ടി.എം. കാര്‍ഡ്‌ കൈവശമുള്ളവരില്‍നിന്നു പിഴയീടാക്കാനായി സൈ്വപ്പിങ്‌ മെഷീനുമായി എത്തുകയാണു ട്രാഫിക്‌ പോലീസ്‌. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പോയിന്റ്‌ ഓഫ്‌ സെയില്‍ (പി.ഒ.എസ്‌.) മെഷീനുകള്‍ ഉപയോഗിച്ചു പിഴയീടാക്കുന്നതു നടപ്പാക്കാനാണു തീരുമാനം. എച്ച്‌.ഡി.എഫ്‌.സി. ബാങ്കുമായി സഹകരിച്ചാണിത്‌. 1000 പി.ഒ.എസ്‌ (പോയിന്റ്‌ ഓഫ്‌ സെയില്‍) മെഷീനുകള്‍ ബാങ്ക്‌ സ്‌പോണ്‍സര്‍ ചെയ്യും. ഈടാക്കുന്ന തുക ബാങ്ക്‌ വഴി അതതു ദിവസം തന്നെ ട്രഷറിയിലേക്കു മാറ്റും. ക്യാമറയായും ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികത്തികവുള്ള മെഷീനുകളാകും ഉപയോഗിക്കുക. മെഷീനുകളുടെ മുകള്‍ഭാഗത്താകും ക്യാമറ. നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും തെളിവായും പോലീസിന്‌ ഉപയോഗിക്കാം. ഗതാഗത നിയമലംഘനങ്ങളുടെ തോത്‌ പരിഗണിച്ചാകും ഓരോ ജില്ലയിലും എത്ര മെഷീനുകള്‍ വിതരണം ചെയ്യണമെന്നു തീരുമാനിക്കുക. ദേശിയ പാതകളിലും പ്രധാനപ്പെട്ട റോഡുകളിലും പി.ഒ.എസ്‌. മെഷീന്‍ യൂണിറ്റുകളുണ്ടാകും. ഗതാഗത നിയമലംഘനത്തിനു പിടിക്കപ്പെടുമ്പോള്‍ കൈയില്‍ കാശില്ലാതവരുന്നവര്‍ക്കു നിലവില്‍ പിഴത്തുക രേഖപ്പെടുത്തിയ ചെല്ലാനാണു നല്‍കുന്നത്‌. ഇതിന്റെ അറുപത്‌ മുതല്‍ എഴുപതു ശതമാനം മാത്രമാണു പിരിഞ്ഞുകിട്ടുന്നത്‌. ഇതു കൂടി കണക്കിലെടുത്താണു സൈ്വപ്പിങ്‌ മെഷിനുകളുമായി ട്രാഫിക്‌ പോലീസ്‌ നിരത്തിലിറങ്ങുന്നത്‌. CLICK TO FOLLOW UKMALAYALEE.COM Categories Health Sports Cinema Malayalam News Food Recent Stories Keralite school student in UK enters World, Asia and India Book of Records for building maximum Lego models October 4, 2019 ഒ.ഐ.സി.സി യു.കെ - ഇപ്സ്വിച് യൂണിറ്റിന്റെ കുടുംബ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും October 4, 2019 India reinstates e-visa option for British nationals: Website is ready to taken applications from UK (Details) October 4, 2019 ചാൾസ് ഡിക്കൻസിൻെറ നാട്ടിലെത്തിയ മലയാളികൾ പ്രവാസ സാഹിത്യ ലോകത്തെ Great Expectations ആയി മാറുമ്പോൾ October 4, 2019 80-year-old Croydon Malayalee woman returns after held up in Kerala for 6 months: Beware of this Right of Abode rule October 4, 2019 Keralite student attending University of Chester found dead in mysterious circumstances at his residence in Liverpool October 4, 2019 Trending Topics World knew about Jallianwala Bagh massacre .. Priya Prakash Varrier signs Rs 1-crore deal .. Liverpool Malayalee Association to celebrate .. Nivin Pauly’s family entertraner .. Latest News Fight erupts between Keralite students at .. Keralites in UK raise record-breaking .. Asia’s richest person Mukesh Ambani is .. Ban Campus politics in Kerala: Justice Kamal .. Liverpool Malayalee Association to celebrate .. Nivin Pauly’s family entertainer .. The advantages of having NRO and NRE accounts What should British Indian OCI card holders .. News Kerala News UK News Association News Religious News Immigration News India World News Recent Stories Keralite school student in UK enters World, Asia and India Book of Records for building maximum Lego models ഒ.ഐ.സി.സി യു.കെ - ഇപ്സ്വിച് യൂണിറ്റിന്റെ കുടുംബ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും India reinstates e-visa option for British nationals: Website is ready to taken applications from UK (Details)
ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി ബിനിൽ കഥതിരക്കഥസംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "വാമനൻ" എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽബൈജു,അരുൺ,നിർമ്മൽപാലാഴി,സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻകറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്. അരുൺ ശിവഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു.എഡിറ്റർ-സനൽ രാജ്,പ്രൊഡക്ഷൻകൺട്രോളർ-ബിനു മുരളികല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്,വസ്ത്രാലങ്കാരം-സൂര്യ ശേഖർ,സ്റ്റിൽസ്-അനു പുളിക്കൽ,പരസ്യക്കല- സൗണ്ട്-കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ-ടൈറ്റ്സ് അലക്സാണ്ടർ. ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ...ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് "വാമനൻ. പി ആർ ഒ-എ എസ്.ദിനേശ്. " വാമനൻ " മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. Reviewed by CPK on May 07, 2022 Rating: 5 Tags : SHARE THIS Share it Tweet Share it Share it Pin it You Might Also Like No comments: Subscribe to: Post Comments ( Atom ) Pageviews Last 7 Days Easy Links Film Gallery Film Review Interviews News Short Films And Documentaries Top 5 Today വ്യത്യസ്ത പ്രമേയവുമായി " ലൂയിസ് " . ഇന്ദ്രൻസിന് മറ്റൊരു മികച്ച കഥാപാത്രം കൂടി. Rating : 3.5 / 5. സലിം പി. ചാക്കോ cpK desK. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായ " ലൂയിസ് " തീയേറ്ററുകളിൽ എത്തി. ഷാബു ഉസ്മാനാണ് കഥയെഴുത... www.cinemaprekshakakoottayma.com 2023 ഡയറി പ്രകാശനം ചെയ്തു. www.cinemaprekshakakoottayma.com 2023 ഡയറിയുടെ പ്രകാശനം " ലൂയിസ് " സിനിമയുടെ നിർമ്മാതാവ് റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ പത്തനംതിട്... പവിഴമല്ലി വീണ്ടും പൂത്തലയും : സത്യൻ അന്തിക്കാട്. മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു- "ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായി... ഭദ്രൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ " സ്ഫടികം " 2023 ഫെബ്രുവരി 9ന് " 4K Atmos എത്തുന്നു. എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച മോഹൻലാലിന്റ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്... മലയാള സിനിമയിൽ പാട്ടുകൾ റിലീസ് ചെയ്യുവാനായി പുതിയ യൂട്യൂബ് ചാനൽ pattu kottaka വരുന്നു. മലയാള സിനിമയിൽ പാട്ടുകൾ റിലീസ് ചെയ്യുവാനായി പുതിയ യൂട്യൂബ് ചാനൽ വരുന്നു. ആദ്യം ഉണ്ണിമേനോൻ പാടിയ " അവിൽപൊതി ...." എന്ന ഗാനം ഡിസംബ...
⁦CBl 5 : The Brain " is set to be released on 1st May 2022. CBl 5 mystery thriller film directed by K.Madhu and written by S.N Swami . Watch Trailer : https://youtu.be/PKbL-427wms The film stars Mammootty reprising his role as CBl offieer Sethurama Iyer along with an ensemble cast. It is the fifth instalment of CBI series. Mukesh, Jagathi Sreekumar, Saikumar. Anoop Menon, Asha Sarath, Kaniha, Ansiba Hassan, Malavika Mohan, Malavika Nair, Renji Panikar , G. Suresh Kumar, Harish Raju, Santhosh Keezhattoor, Sounin Shahir, Dileesh Poothan, Sudev Nair, Jayakrishnan, Edavela Babu, Rmesh Pisharody, Prasanth Alexander, Kottayam Ramesh, Azees Nedumangad, Sajipathi, Ravikumar, Prathap Pothan and Chandru Karamana in lead roles. Produced by Swargachitra Appachan, Cinematography by Akhil George, Edited by A. Sreekarprasad. The soundtrack and score is composed by Jakes Bejoy in his first collaboration with Mammootty. The audio rights for the film were bought by Saina. For the main theme of the film Jakes Bejoy recreated the original theme from the first film composed by Shyam. saleem p. chackko. cpK desK . " CBI 5: TheBrain " Pre Release Promo Releasing Tomorrow at 6pm! ⁦ Reviewed by CPK on April 29, 2022 Rating: 5 Tags : SHARE THIS Share it Tweet Share it Share it Pin it You Might Also Like No comments: Subscribe to: Post Comments ( Atom ) Pageviews Last 7 Days Easy Links Film Gallery Film Review Interviews News Short Films And Documentaries Top 5 Today www.cinemaprekshakakoottayma.com 2023 ഡയറി പ്രകാശനം ചെയ്തു. www.cinemaprekshakakoottayma.com 2023 ഡയറിയുടെ പ്രകാശനം " ലൂയിസ് " സിനിമയുടെ നിർമ്മാതാവ് റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ പത്തനംതിട്... സ്റ്റേറ്റ് ബസ്സ് ടീം ഒരുക്കിയ 'ആനവണ്ടി' പ്രമേയമാക്കിയ സംസ്ഥാനതല കാര്‍ട്ടൂണ്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം രജീന്ദ്രകുമാര്‍ ഏറ്റുവാങ്ങി. സ്റ്റുഡിയോ സി സിനിമാസിന്‍റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ്സ് ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതലത്തില്‍ നടത... പവിഴമല്ലി വീണ്ടും പൂത്തലയും : സത്യൻ അന്തിക്കാട്. മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു- "ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായി... ഭദ്രൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ " സ്ഫടികം " 2023 ഫെബ്രുവരി 9ന് " 4K Atmos എത്തുന്നു. എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച മോഹൻലാലിന്റ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്... തമിഴകത്ത് ചുവടുറപ്പിച്ച് മലയാളി ആർട്ട് ഡയറക്ടർ. എസ് ജെ സൂര്യ , ലൈല , നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ആമസോൺ പ്രൈമിൽ ഡിസംബർ 2 മുതൽ പ്രദർശനം ആരംഭിക്കുന്ന വെബ് സീരീസാണ് 'വതന്തി'. ...
തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനായായിരുന്ന ആലുവ സ്വദേശി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഷനിലായ ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലപ്പുഴ ആര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്‌റ്റേഷനിലാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരിക്കെയാണ് സുധീര്‍ സസ്‌പെന്‍ഷനിലായത്.ഭര്‍തൃവീട്ടുകാരുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയായ മൊഫിയ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും സിഐ സുധീര്‍ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മൊഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. മൊഫിയയുടെ ആത്മഹത്യ; സസ്പെൻഷനിലായിരുന്ന ഇൻസ്പെക്ടറെ തിരിച്ചെടുത്തു Reviewed by News Room on 7:24 PM Rating: 5 Share This Facebook Twitter Latest News No comments Subscribe to: Post Comments ( Atom ) Social Counter facebook count=3.5k; Followers twitter count=1.7k; Followers youtube count=2.8k; Followers pinterest count=524; Followers instagram count=849; Followers rss count=286; Followers Popular Posts ചോയ്യകോട് ടിപ്പറും കാറും കൂട്ടിയിടിച്ചു മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു ; ഒരാൾക്ക് ഗുരുതര പരിക്ക് ഭർത്താവിനെ പരിചരിക്കാൻ വീട്ടിൽ നിന്ന ബന്ധു സ്വർണ്ണവുമായി കടന്നതായി പരാതി ; ഭീമനടി സ്വദേശിനിയുടെ പരാതിയിയിൽ കേസ് എടുത്തു നടൻ മധുമോഹൻ മരിച്ചുവെന്ന് സോഷ്യൽ മീഡിയ ഞാൻ മരിച്ചിട്ടില്ലയെന്ന് മധുമോഹൻ ; വ്യാജവാർത്ത നിഷേധിച്ചു നടൻ രാപകലുകൾ നീണ്ടുനിന്ന കലോത്സവ ആഹ്ലാദത്തിനൊടുവിൽ കലോത്സവനഗരിയെയും നാടിനെയും കണ്ണീരിലാഴ്ത്തി ചോയ്യംകോട് വാഹനാപകടം
തൃശൂർ : കേരളത്തിന്റെ ഉയർന്ന രോഗാതുരത (Morbidity) ഒരു സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടൽ വേണമെന്ന് വിഖ്യാത ആരോഗ്യധനശ്ശാസ്ത്രജ്ഞൻ ഡോ.വി.രാമൻകുട്ടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം തൃശ്ശൂർ ശ്രീകേരളവർമ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതശൈലി, മരുന്നുകളോടുള്ള അമിതമായ ആഭിമുഖ്യം, സാമ്പത്തിക പരിമിതി തുടങ്ങിയവയെല്ലാം രോഗാതുരത വർധിക്കുന്നതിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമഗ്രമായ ക്ഷയരോഗ ചികിത്സാപദ്ധതികൾ (DOTS) പലപ്പോഴും ഫലപ്രദമാകാത്തതിന് കാരണം രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരത്തിന്റെ അഭാവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശവാസികൾ , ദളിതർ, ഗോത്രവർഗ്ഗക്കാർ എന്നിവയുടെ ദയനീയമായ ജീവിതാവസ്ഥകളെ കൃത്യമായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നും അവ പരിഹരിക്കാനാവശ്യമായ സർക്കാർ ഇടപെടലുകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ പി.ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. പ്രൊഫ.എം. ഹരിദാസ് , ശശികുമാർ പള്ളിയിൽ , നിരഞ്ജന മനോജ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഒ.എൻ അജിത് കുമാർ റിപ്പോർട്ടും ട്രഷറർ എ.ബി മുഹമ്മദ് സഗീർ വരവു ചെലവ് കണക്കും ഇന്റേണൽ ഓഡിറ്റർ മുഹമ്മദ് റാഫി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 17 മേഖലാപ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പരിഷത്ത് സംസ്ഥാനകമ്മിറ്റി അംഗം കെ.പി.രവിപ്രകാശ് സംഘടനാരേഖ അവതരിപ്പിച്ചു. Categories: News Tags: ജില്ലാ സമ്മേളനങ്ങൾ Related Posts News കെ റെയിൽ പദ്ധതിയെ പറ്റിയുള്ള ഡിജിറ്റൽ ലഘുലേഖ മുകളിലത്തെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ലഘുലേഖ വായിക്കാം കെ.റെയിൽ EIA, DPR പൊതുജന ചർച്ചയ്ക്ക് ലഭ്യമാക്കുക – ഡിജിറ്റൽ ലഘുലേഖ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നതിന് അവസരമുണ്ടാക്കണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരത്തിലുള്ള പ്രാരംഭ Read more… News ശാസ്ത്രകേരളം ആർക്കൈവ് ശാസ്ത്രകേരളം – ആർക്കൈവ് പഴയകാല ലക്കങ്ങൾ വായിക്കാം അമ്പത് വർഷം പിന്നിട്ട ശാസ്ത്രകേരളത്തിന്റെ പഴയകാല ലക്കങ്ങൾ ഇപ്പോൾ ശാസ്ത്രകേരളം ആർക്കൈവിൽ വായിക്കാം. ഡൗൺലോഡ് ചെയ്യാം. 60% പഴയകാല ശാസ്ത്രകേരളം മാസികകളും ചുവടെയുള്ള ലിങ്കിൽ വർഷക്രമത്തിൽ ലഭ്യമാണ്. ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം. ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം https://luca.co.in/sasthrakeralam-archive/ ശാസ്ത്രകേരളം ആർക്കൈവ് Read more… News 2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 14 അനധികൃത മരം വെട്ട് കർശന നടപടി കൈക്കള്ളുക. നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്. കേരളത്തിലെ റവന്യൂ വകുപ്പ് 2020 മാർച്ച് 11 നും, 2020 ഒക്ടോബർ 24 നും ഇറക്കിയ 1964ലെ കേരള ലാൻഡ് അസൈൻമെൻ്റ് ചട്ടവുമായി ബന്ധപ്പെട്ട സ്പഷ്ടീകരണ ഉത്തരവ് വ്യാപകമായ അഴിമതിയ്ക്കും വരുമാന നഷ്ടത്തിനും പാരിസ്ഥിതിക നാശത്തിനും Read more…
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ധാരാളം വാര്‍ത്തകള്‍ നാം സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ എന്താണ് ഇത്ര ഗൗരവമുള്ള ഈ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പ്രതിഭാസമെന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം. വൈദ്യുതി എന്നത് ഉയര്‍ന്ന ഊര്‍ജ്ജനിലയില്‍ നിന്നും കുറഞ്ഞ ഊര്‍ജ്ജനിലയിലേക്കുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണല്ലോ. ഊര്‍ജ്ജനിലയിലുള്ള, അഥവാ പൊട്ടന്‍ഷ്യലില്‍ ഉള്ള വ്യത്യാസം കൂടുതലാണെങ്കില്‍ വൈദ്യുതിയുടെ പ്രവാഹത്തിന്റെ ശക്തിയും കൂടുതലായിരിക്കും. ഇങ്ങിനെ പ്രവഹിക്കുന്ന വഴിയില്‍ തടസ്സങ്ങള്‍, അഥവാ പ്രതിരോധം (Resistance) ഉണ്ടാകുമ്പോഴാണ് വൈദ്യുതി മറ്റൊരു ഊര്‍ജ്ജമായി മാറുന്നത്. ഉദാഹരണത്തിന്, രണ്ടു പൊട്ടന്‍ഷ്യലുകള്‍ക്ക് ഇടയില്‍ ഒരു ബള്‍ബ് വെച്ചാല്‍ അത് പ്രകാശമായി മാറും. ഫാന്‍ വെച്ചാല്‍ കാറ്റായി മാറും. മോട്ടോര്‍ വെച്ചാല്‍ ഗതികോര്‍ജ്ജം ആയി മാറും. ഈ രീതിയില്‍ വൈദ്യുതിയെ പിടിച്ചുകെട്ടിയാണ് നമുക്കാവശ്യമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ആവശ്യമില്ലാത്തപ്പോള്‍, സര്‍ക്യൂട്ട് വേര്‍പെടുത്തി വൈദ്യുതിയുടെ ഒഴുക്കിനെ നിര്‍ത്തും. അതാണ് സ്വിച്ച്. എല്ലാ ഊര്‍ജ്ജപ്രവാഹങ്ങള്‍ക്കും ഒരു പ്രവണതയുണ്ട്. അത് വലിയ ഊര്‍ജ്ജനിലയില്‍ നിന്നും ചെറിയ ഊര്‍ജ്ജനിലയിലേക്ക് എങ്ങിനെയും വരാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് ഉയരത്തിലുള്ള ഒരു കല്ല് താഴേക്ക് വീഴുന്നത്. വഴിയില്‍ ഒരു തടസ്സവും ഇല്ലെങ്കില്‍ ഉയരത്തില്‍ നിന്ന് വീഴുന്ന വസ്തു, കാണുന്ന എന്തിനെയും നശിപ്പിച്ചുകൊണ്ട് വലിയ അപകടമുണ്ടാക്കിക്കൊണ്ടായിരിക്കും പതിക്കുക. സത്യത്തില്‍ നമ്മുടെ നിത്യജീവിതത്തില്‍ എല്ലാം സുഗമമായി നടക്കുന്നത് ആവശ്യത്തിന് പ്രതിരോധം ഉള്ളത് കൊണ്ടാണ്. റോഡിന്റെ പ്രതിരോധം, അഥവാ ഘര്‍ഷണം (Friction ) ഉള്ളതുകൊണ്ടാണ് വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയുന്നത്. മിനുസമായ, ഘര്‍ഷണം തീരെ കുറഞ്ഞ പ്രതലങ്ങളില്‍ നമുക്ക് നടക്കാന്‍ പ്രയാസമാണ്. എണ്ണ പരന്ന് പ്രതിരോധം നഷ്ടപ്പെട്ട തറയില്‍ നമ്മള്‍ തെന്നിവീണ് അപകടമുണ്ടാകുന്നതും അങ്ങനെയാണ്. അപ്പോള്‍ വൈദ്യുതിയുടെ കാര്യത്തിലേക്ക് വരാം. മേല്പറഞ്ഞത് പോലെ ഏതെങ്കിലും കുറുക്കുവഴിയിലൂടെ കുറഞ്ഞ പൊട്ടന്‍ഷ്യലിലേക്ക് ഒഴുകാന്‍ ഒരു അവസരം ലഭിച്ചാല്‍ വൈദ്യുതിയും അത് പാഴാക്കില്ല. അങ്ങനെ വൈദ്യുതിയുള്ള ഫെയ്‌സ് കമ്പിയും, വൈദ്യുതി ഒഴുകി ഇറങ്ങേണ്ട ന്യൂട്രല്‍ കമ്പിയും ഏതെങ്കിലും പ്രതിരോധത്തിലൂടെ അല്ലാതെ സമ്പര്‍ക്കത്തില്‍ വന്നാല്‍ ആ എളുപ്പവഴിയിലൂടെ ഒരു തടസ്സവുമില്ലാതെ വൈദ്യുതി കുതിച്ചൊഴുകും. ആ പ്രവാഹത്തിന്റെ ശക്തിയെ താങ്ങാന്‍ വയറിങ്ങുകള്‍ക്ക് കഴിയില്ല. അതുമൂലം വയറുകള്‍ കത്തിപ്പോകും. അത് തീപിടുത്തമായി മാറും. നമ്മുടെ മെയിന്‍ സ്വിച്ചുകള്‍ക്ക് സമീപമുള്ള ഫ്യൂസുകള്‍ കണ്ടിട്ടില്ലേ. ഇതുപോലെ ഷോര്‍ട്ട് ആയാല്‍ ഉണ്ടാകുന്ന വലിയ പ്രവാഹം കാരണം ഈ ഫ്യൂസുകള്‍ സ്വയം ഉരുകി വൈദ്യുതിപ്രവാഹം നിലക്കും. അങ്ങനെ വയറിങ്ങുകളെയും ഉപകരണങ്ങളെയും രക്ഷിക്കും. വലിയൊരു സന്ദേശം കൂടി ഇതിലുണ്ട്. ജീവിതത്തില്‍ എതിര്‍പ്പുകളും പ്രതിരോധങ്ങളും ആവശ്യമാണ്. വിജയത്തിലേക്കുള്ള പാത കഠിനമാണ്. ഒരിക്കലും കുറുക്കുവഴികള്‍ തേടരുത്, അത് വരുത്തുന്ന അപകടം താങ്ങാനാവാത്തതാണ്. ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related Posts സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌ ഭീഷണിയാകുന്ന ബഹിരാകാശമാലിന്യങ്ങള്‍ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വാര്‍ത്താവിനിമയത്തിന്റെ നട്ടെല്ല് സത്യേന്ദ്രനാഥ് ബോസ്-ശാസ്ത്രപ്രതിഭയുടെ കൊടുമുടി 2022 നൊബേല്‍ സമ്മാനം സമഗ്രതയുടെ കണ്ടെത്തലിന് ഇതിഹാസമായ മംഗള്‍യാന്‍ Kesari Shop കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250 RSS in Kerala: Saga of a Struggle ₹500 Follow @KesariWeekly Latest മഹര്‍ഷി അരവിന്ദന്‍ ഖുദിറാം ബോസ് കേരളമെന്ന കുരുതിക്കളം നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5) കേരളവര്‍മ പഴശ്ശിരാജ വീരാഹുതി ദിനം മാഗ്കോം ഉദ്ഘാടനം ചെയ്തു നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍ ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും Load More മേൽവിലാസം പി.ബി. നമ്പര്‍: 616 59/5944F9 കേസരി ഭവൻ മാധവന്‍ നായര്‍ റോഡ്‌ ചാലപ്പുറം പോസ്റ്റ് കോഴിക്കോട് 673 002 Phone: 0495 2300444, 2300477 Email: [email protected] കേസരിയെ കുറിച്ച് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
ഇടുക്കി തോപ്രാംകുടിയിൽ വിജയപുരം രൂപതയ്ക്ക് ഒരു സെന്റ് ജോസഫ് ദേവാലയമുണ്ട്. മുത്തപ്പൻപള്ളി എന്നാണ് ഇന്നറിയപ്പെടുന്നത്. ഡൊമിനിക് പെരുമ്പനാനി എന്ന വൈദികനാണ് ഈ പേരുമാറ്റത്തിന് പിന്നിൽ. അത്‌ വെറുമൊരു പെരുമാറ്റം മാത്രമായിരുന്നില്ല, ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത ഒരിടത്തെ ഒരു ശ്രേഷ്ഠ വൈദികൻ തിരിച്ചറിഞ്ഞത് കൂടിയായിരുന്നു. പ്രദേശവാസികൾക്ക് ആശ്വാസവും അഭയവും പ്രതീക്ഷയുമൊക്കെ പകരുന്ന ഒരിടമായി ആ ദേവാലയം പരിണമിച്ചത് ഡോമിനിക്കച്ചന്റെ ഈ തിരിച്ചറിവിന് ശേഷമായിരുന്നു. പഞ്ചാബിൽ തന്റെ പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കി വിശ്രമജീവിതം നയിക്കുമ്പോഴാണ് അദ്ദേഹം തോപ്രാംകുടിയിൽ എത്തിയത്. ആ ജീവിതത്തിരി കുറേക്കൂടി തെളിമയോടെ കത്തിയത് വിശ്രമജീവിത കാലത്തായിരുന്നു. അതിന്റെ പ്രകാശം തോപ്രാംകുടി നന്നായി അനുഭവിച്ചു. പ്രായാധിക്യത്തിന്റെ അസ്വസ്ഥതയിലും തന്റെ വീട്ടിൽ എത്തുന്ന എല്ലാവരെയും അദ്ദേഹം കുമ്പസാരിപ്പിച്ചു, പ്രാർഥന കൊണ്ട് ബലപ്പെടുത്തി, കരുണയോടെ ആശ്വസിപ്പിച്ചു. മറവി ഓർമകളെ കവർന്നെടുത്തപ്പോഴും അദ്ദേഹം തന്നാലാവുന്ന തരത്തിൽ ദൈവത്തിലേക്ക് മനുഷ്യരെ ക്ഷണിച്ചുകൊണ്ടിരുന്നു. താനനുഭവിച്ച ക്രിസ്തു എന്ന പ്രകാശത്തെ തന്നിൽ ഒളിപ്പിക്കാതെ അദ്ദേഹം വഴിയരികിൽ കൊളുത്തി വച്ചു. കുറെയധികം മനുഷ്യർ ദൈവത്തെ തൊട്ട വിരലുകളായിരുന്നു അദ്ദേഹം. യഥാർഥത്തിൽ അദ്ദേഹം അടക്കപ്പെടേണ്ടത് മുത്തപ്പൻ പള്ളിയിലായിരുന്നു. കാരണം ഈ മണ്ണ് അദ്ദേഹത്തെ തിരിച്ചറിയും പോലെ മറ്റൊരിടവും ഓർമിക്കാനിടയില്ല. വിശുദ്ധ പ്രലോഭനങ്ങൾ ഉയർത്തുന്ന ജീവിതങ്ങൾ മറക്കപ്പെട്ടുകൂടല്ലോ. അങ്ങനെ വിസ്മരിക്കപ്പെടുമ്പോൾ വരും കാലത്തിന്റെ ഇരുട്ടിൽ കൊളുത്താവുന്ന ഒരു വെളിച്ചക്കൂടിനെ നമുക്ക് നഷ്ടമാവുകയാണല്ലോ. ഡോമിനിക്കച്ചന്റെ ആത്മാവിനു ശാന്തി “പറുദീസാ തന്നിലേക്കാനയിച്ചീടുവാൻ ആഗതരാകട്ടെ മാലാഖമാർ സാദരം സ്വാഗതമോതുവാനായ് തവ വേദസാക്ഷികൾ അണഞ്ഞിടട്ടെ നിന്നെ നയിക്കട്ടെ നവ്യ നഗരത്തിൽ നിത്യമായീടും ജെറുസലേമിൽ.” Share. WhatsApp Facebook Twitter Telegram Email LinkedIn Pinterest Previous Articleദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും, പിന്നെ കുറെ കന്യാസ്ത്രീകളും… Next Article ഔസേപ്പച്ചൻ കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ -11 Related Posts സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്… അവകാശങ്ങൾ വേണ്ടി പോരാടിയവർക്ക് ലഭിച്ച പാരിദോഷികം…. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു പോകുമെന്ന് പറഞ്ഞ കുട്ടി… Add A Comment Leave A Reply Cancel Reply Save my name, email, and website in this browser for the next time I comment. Facebook Twitter Latest Updates! സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്… അവകാശങ്ങൾ വേണ്ടി പോരാടിയവർക്ക് ലഭിച്ച പാരിദോഷികം…. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു പോകുമെന്ന് പറഞ്ഞ കുട്ടി… ആരാധകരേ ആർത്തുവിളിക്കുവിൻ, ഇതാ കാനറികൾ ഉയിർത്തെഴുനേറ്റിരിക്കുന്നു! വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ… പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി ധന്യ… പ്രതിഭാപട്ടം ചരിത്രത്തിൽ ആദ്യമായി കേരളത്തിനു പുറത്തേക്ക്.. Archives Archives Select Month November 2022 (88) October 2022 (67) September 2022 (71) August 2022 (132) July 2022 (83) June 2022 (130) May 2022 (129) April 2022 (112) March 2022 (159) February 2022 (147) January 2022 (165) December 2021 (127) November 2021 (76) October 2021 (56) September 2021 (35)
ചോദ്യം: ഞങ്ങളുടെ മഹല്ലില്‍ സകാത്ത് സെല്‍ ഉണ്ട്. സകാത്തിന്‍റെ മുഴുവന്‍ പണവും സെല്ലില്‍ തന്നെ കൊടുക്കണോ ?. www.fiqhussunna.com ഉത്തരം: الحمد لله والصلاة والسلام على رسول الله وبعد؛ സകാത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം അത് അതിന്‍റെ അര്‍ഹരിലേക്ക് എത്തുക എന്നുള്ളതാണ്. ആര് മുഖാന്തിരം ആണെങ്കിലും അര്‍ഹരിലേക്ക് സകാത്ത് എത്തുക എന്നതാണ് സുപ്രധാനം. നമ്മുടെ നാട്ടില്‍ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ കാണാം. യഥാര്‍ത്ഥത്തില്‍ അവ രണ്ടും ശരിയല്ല. ഒന്ന്: സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ സകാത്ത് വീടൂ. നേരിട്ട് അവകാശിക്ക് കൊടുത്താല്‍ വീടില്ല എന്ന അഭിപ്രായക്കാര്‍. രണ്ട്: സംഘടിതമായി സകാത്ത് സംവിധാനം നടപ്പാക്കിയാല്‍ സകാത്ത് വീടില്ല. നേരിട്ട് തന്നെ നല്‍കണം എന്ന അഭിപ്രായക്കാര്‍. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് അഭിപ്രായങ്ങളും തെറ്റാണ്. സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം എന്ന് പ്രമാണങ്ങളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. അതാണ്‌ പ്രമാണം നിഷ്കര്‍ഷിക്കുന്നത്. അതിനാല്‍ത്തന്നെ ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും എന്നത് സുവ്യക്തമാണ്. സകാത്ത് സാമ്പത്തികമായ ആരാധനയാണ്. സാമ്പത്തികമായ ആരാധന 'തൗകീല്‍' അഥവാ മറ്റൊരാളെ ചെയ്യാന്‍ ഏല്‍പ്പിക്കല്‍ അനുവദനീയമായ ആരാധനയാണ് എന്നതില്‍ ഇമാമീങ്ങള്‍ക്ക് എകാഭിപ്രായമാണ്. അതിനാല്‍ത്തന്നെ ഒരാള്‍ക്ക് തന്‍റെ സകാത്ത് നല്‍കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താം. അതിനാല്‍ത്തന്നെ തന്‍റെ സകാത്ത്, സംഘടിത സകാത്ത് സെല്‍ സംവിധാനങ്ങളെ ഏല്‍പ്പിക്കാം. അവര്‍ കൃത്യമായ അവകാശികള്‍ക്ക് നല്‍കുന്നു എന്ന ഉറപ്പുണ്ടായിരിക്കണം എന്ന് മാത്രം. അതുപോലെ ഒരാള്‍ തന്‍റെ സകാത്ത് നേരിട്ട് നല്‍കിയാലും വീടും. കാരണം സംഘടിതമായി നല്‍കിയാലേ വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. റസൂല്‍(സ) യുടെ കാലത്തും പിന്നീട് ഖുലഫാഉ റാഷിദീങ്ങളുടെ കാലത്തും ഭരണകൂടമായിരുന്നു സകാത്ത് പിരിചിരുന്നത്. അവര്‍ക്ക് അതിനുള്ള ശറഇയ്യായ അധികാരം അഥവാ വിലായത്ത് ഉണ്ടായിരുന്നു. അവരെ ഏല്‍പ്പിക്കാത്ത ആളില്‍ നിന്നും വീണ്ടും അതാവശ്യപ്പെടാം. അതിനാല്‍ത്തന്നെ അവരെ ഏല്‍പ്പിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതനാണ്. എന്നാല്‍ ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത ഇടങ്ങളില്‍ മുസ്ലിമീങ്ങളുടെ പൊതുമസ്'ലഹത്തിന് വേണ്ടി വിശ്വാസികള്‍ ആരംഭിക്കുന്ന സകാത്ത് സംവിധാനങ്ങള്‍ക്ക് ഈ വിലായത്ത് ഇല്ല. തൗകീല്‍ അനുവദനീയമായ ആരാധന ആയതുകൊണ്ട് അപ്രകാരം ഒരു സംവിധാനം ഉണ്ടാകുന്നത് അനുവദനീയമാണ് എന്ന് മാത്രം. അതുകൊണ്ട് അത്തരം സംവിധാനം നടപ്പാക്കുന്നവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ചാലേ സകാത്ത് വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. മാത്രമല്ല ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്ത് പോലും അവകാശിക്ക് നേരിട്ട് നല്‍കിയാല്‍ സകാത്ത് വീടും എന്ന് തന്നെയാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. പക്ഷെ ഭരണാധികാരി ഭരണകൂടത്തെ ഏല്‍പ്പിക്കണം എന്ന് കല്പ്പിചിട്ടുണ്ടെങ്കില്‍ അവിടെ ഭരണാധികാരിയെ അനുസരിക്കുക എന്നത് ഒരു വിശ്വാസിക്ക് ബാധ്യത ആയതുകൊണ്ട് അവരെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് മാത്രം. ഈ വിലായത്ത് അഥവാ ശറഇയ്യായ അധികാരം മറ്റൊരു സംവിധാനത്തിനും ഇല്ല. ഇനി ഭരണകൂടം ഇല്ലാത്തിടത്ത് മുസ്ലിമീങ്ങള്‍ക്ക് ഇങ്ങനെ പൊതുസംവിധാനങ്ങള്‍ തുടങ്ങാന്‍ പാടുണ്ടോ എന്നാണ് സംശയം എങ്കില്‍. സകാത്ത് 'തൗകീല്‍' അനുവദനീയമായ ആരാധന ആയതുകൊണ്ട് അത് തുടങ്ങാം എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അവകാശികളുടെ കയ്യിലേക്ക് സകാത്ത് എത്തുന്നുവെങ്കില്‍ മാത്രമേ അപ്പോഴും ഒരാളുടെ സകാത്ത് വീടൂ. മാത്രമല്ല പൊതു സംവിധാനങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്‌. കാരണം സകാത്തിന് അര്‍ഹരായ ആളുകളെ സംബന്ധിച്ചിടത്തോളം ഓരോ ആളുകളോടും സകാത്ത് ചോദിച്ചു നടക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അര്‍ഹരായ ആളുകളെ കണ്ടെത്തി നല്‍കാനും, അവരുടെ പരാതികള്‍ അന്വേഷിക്കാനും ഒരു പൊതു സംരംഭം ഏറെ ആവശ്യമാണ്‌ എന്നതില്‍ സംശയമില്ല. അതുകൊണ്ട് സത്യസന്ധമായും സുതാര്യമായും അവകാശികളെ കണ്ടെത്തി അവര്‍ക്ക് സകാത്ത് എത്തിക്കുന്ന പൊതു സംവിധാനങ്ങളെ നാം വിജയിപ്പിക്കേണ്ടതുണ്ട്. അത് സമൂഹത്തിന്‍റെ ആവശ്യമാണ്‌. ഏതായാലും രണ്ട് രൂപത്തില്‍ കൊടുത്താലും കൃത്യമായ അവകാശിക്ക് ലഭിക്കുകയാണ് എങ്കില്‍ ഒരാളുടെ സകാത്ത് വീടും. ദരിദ്രന്റെ മസ്'ലഹത്ത് പരിഗണിച്ചുകൊണ്ട്‌ ഒരാള്‍ക്ക് അത് ചെയ്യാവുന്നതാണ്. തനിക്ക് കൂടുതല്‍ സൂക്ഷ്മതയോടെ ചെയ്യാന്‍ പറ്റുന്നതേതോ അതും ഒരാള്‍ക്ക് ഈ വിഷയത്തില്‍ പരിഗണിക്കാവുന്നതാണ്. നാമറിയാത്ത ഒട്ടനേകം അര്‍ഹരായ അവകാശികള്‍ക്ക് ലഭിക്കാന്‍ പൊതു സംരംഭം ആവശ്യമെങ്കില്‍ അതിലേക്ക് നല്‍കുക. അതുപോലെ തന്റെ അറിവിലുള്ള അടുത്ത ബന്ധുക്കളും മറ്റും സകാത്തിന് ഏറെ അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും നല്‍കുക. ഒന്ന് മറ്റൊന്നിന് തടസ്സമാകരുത്. ഓരോരുത്തരുടെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അല്ലാഹു കൃത്യമായി അറിയുന്നു. ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യോട് ഒരു ചോദ്യം: സകാത്ത് സഹായസഹകരണ സ്ഥാപനങ്ങളെ ഏല്‍പിക്കാന്‍ പാടുണ്ടോ ?. ഉത്തരം: അതിന്‍റെ നടത്തിപ്പുകാര്‍ സകാത്തിന്‍റെ കൃത്യമായ അവകാശികളെ കണ്ടെത്തി നല്‍കുന്ന വിശ്വസ്ഥരും അമാനത്ത് കാത്തുസൂക്ഷിക്കുന്നവരുമാണ് എങ്കില്‍ അവരെ സകാത്ത് ഏല്‍പിക്കുന്നതില്‍ തെറ്റില്ല. അത് പുണ്യത്തിലും, തഖ്വയിലും അധിഷ്ടിതമായ സഹകരണത്തില്‍ പെട്ടതാണ്. [ഈ ഫത്'വയുടെ അറബി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]. നല്‍കല്‍ നിര്‍ബന്ധമല്ല എന്നുള്ളതും, എന്നാല്‍ നല്‍കുന്നതില്‍ തെറ്റില്ല എന്നും ശൈഖിന്റെ ഫത്'വയില്‍ നിന്നും വ്യക്തമാണ്. ഒറ്റക്ക് നല്‍കുന്നത് പലപ്പോഴും സകാത്തിന് അവകാശികളായ ആളുകള്‍ക്ക് തന്നെ അര്‍ഹതയില്‍ കൂടുതല്‍ കിട്ടുവാനും, അര്‍ഹരായ പല അവകാശികള്‍ക്കും കിട്ടാതിരിക്കാനും ഒക്കെ കാരണമായേക്കാം. അതുപോലെ മുഴുവന്‍ സകാത്തും സംഘടിത സംവിധാനത്തിന് നല്‍കുന്നത് പലപ്പോഴും, നമ്മില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന, മറ്റൊരാളില്‍ നിന്നും ലഭിക്കാന്‍ സാധ്യത ഇല്ലാത്ത ഏറെ അര്‍ഹരായ ആളുകള്‍ക്ക് കിട്ടാതിരിക്കാനും കാരണമാകും. അതുകൊണ്ടാണ് രണ്ടും ആവശ്യമാണ്‌, ഒന്ന് ഒന്നിന് തടസ്സമാകാത്ത വിധം മസ്'ലഹത്ത് മനസ്സിലാക്കി നല്‍കണം എന്ന് ഞാന്‍ സൂചിപ്പിച്ചത്. അടിസ്ഥാനപരമായി സകാത്ത് അവകാശിക്ക് ലഭിക്കുക എന്നുള്ളതാണ് ശറഇന്‍റെ നിയമം. അത് അവകാശിക്ക് നല്‍കപ്പെട്ടാല്‍ ധനികന്റെ ബാധ്യത വീടി. ഇനി സംഘടിതമായോ അല്ലാത്ത നിലക്കോ ആകട്ടെ, നല്‍കുന്നത് അവകാശിക്കല്ല എങ്കില്‍ സകാത്ത് വീടുകയുമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ .. __________________________ അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ Posted by Abdu Rahman Abdul Latheef at 4:11 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Newer Post Older Post Home Total Pageviews Followers Search This Blog Popular Posts ഒരു റമദാനിലെ നോമ്പ് നോറ്റുവീട്ടാതെ മറ്റൊരു റമദാനിലേക്ക് വൈകിപ്പിച്ചാല്‍ എന്താണ് ചെയ്യേണ്ടത് ?. الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ നോമ്പ് നഷ്ടപ്പെട്ടവന്‍ ആ നോമ്പ് നോട്ടുവീട്ടണം എന്നത് പണ്... ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !. الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أما بعد നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്... സകാത്തിൻ്റെ അവകാശികൾ. الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ സകാത്തിൻ്റെ അവകാശികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നാം ചർച്... സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം ?!. ശമ്പളം, കച്ചവടം, വാടക, നിക്ഷേപം തുടങ്ങി എല്ലാം എങ്ങനെ കണക്കുകൂട്ടാം ?! ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?. www.fiqhussunna.com ഉത്തരം: الحمد لله والصلاة والسلام... ഉള്ഹിയ്യത്ത് അഥവാ ബലികർമ്മം - ലഘുലേഖ. ആവർത്തിച്ച് വരുന്ന ഒരു ആരാധനാ കർമ്മമായതിനാൽ എപ്പോഴും നാം അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഉള്ഹിയ്യത്ത് നിയമങ്ങൾ. നേരത്തെ പലതവണ വിശദമായ ലേഖനങ്ങ... ഒരു നാട്ടിൽ നിന്നും, നേരം വൈകി മാസം കണ്ട വേറെ നാട്ടിലേക്ക് പോയാൽ നോമ്പ് 31 നോൽക്കണോ ? الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ ഒരാൾ നേരത്തെ മാസം കണ്ട ഒരു നാട്ടിൽ നിന്നും നേരം വൈകി മാസം കണ്ട നാട്ടി... ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?. الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛ ഉപയോഗിക്കുന്ന ആഭാരണത്തിന്റെ സകാത്തിനെക്കുറിച്ച് സ... സ്വത്ത് ഓഹരിവെക്കുന്നതിന് മുന്‍പ് അവകാശി മരണപ്പെട്ടാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമോ ?. ചോദ്യം: ഒരാളുടെ ഉമ്മ ജീവിച്ചിരിക്കെ അയാള്‍ മരണപ്പെട്ടു. അപ്പോള്‍ ഉമ്മ അയാളുടെ അനന്തരാവകാശിയാണല്ലോ. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അന്ന്... അറഫാ ദിനം - മാസപ്പിറവിയിലെ വ്യത്യാസം, അഭിപ്രായ ഭിന്നതയും സമീപനവും. അറഫാ ദിനം - മാസപ്പിറവിയിലെ വ്യത്യാസം, അഭിപ്രായ ഭിന്നതയും സമീപനവും. അബ്ദുറഹ്മാൻ അബ്‌ദുല്ലത്തീഫ് പി. എൻ www.fiqhussunna.com ... മിഅറാജ് നോമ്പ് വസ്തുതയെന്ത് ?. ഇമാമീങ്ങൾ എന്ത് പറയുന്നു ?. الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ ഈയിടെയായി ഒരുപാട് പേർ റജബ് 27 നെ കുറിച്ചും, മിഅറാജ് നോമ്പിനെ... Blog Archive ► 2022 (29) ► July (7) ► June (2) ► May (3) ► April (3) ► March (5) ► February (7) ► January (2) ► 2021 (37) ► December (3) ► October (1) ► August (2) ► July (8) ► June (3) ► May (7) ► April (11) ► February (2) ► 2020 (114) ► November (9) ► October (1) ► September (3) ► August (9) ► July (19) ► June (17) ► May (27) ► April (17) ► March (11) ► January (1) ► 2019 (44) ► December (3) ► November (1) ► August (8) ► July (11) ► June (2) ► May (11) ► April (5) ► March (1) ► February (1) ► January (1) ► 2018 (31) ► December (1) ► September (1) ► August (10) ► July (5) ► June (7) ► May (5) ► April (1) ► March (1) ► 2017 (36) ► November (2) ► October (3) ► September (2) ► August (6) ► July (1) ► June (10) ► May (3) ► April (3) ► March (2) ► February (2) ► January (2) ► 2016 (100) ► December (10) ► November (3) ► October (7) ► September (4) ► August (11) ► July (11) ► June (18) ► May (12) ► April (5) ► March (12) ► February (7) ▼ 2015 (70) ► November (8) ► October (13) ► September (6) ► August (9) ► July (19) ▼ June (4) സകാത്ത് വിഹിതം സകാത്ത് സെല്ലില്‍ തന്നെ കൊടുക്കേണ്ട... ലളിതവും അമൂല്യവുമായ ചില ദിക്റുകള്‍. വാടകയുടെ സകാത്ത് പ്രവാസികൾക്ക് പലിശ രഹിത അക്കൗണ്ട്‌. ► May (6) ► April (1) ► March (4) ► 2014 (44) ► November (6) ► October (5) ► September (10) ► August (4) ► July (11) ► June (2) ► February (1) ► January (5) ► 2013 (34) ► December (6) ► November (5) ► October (6) ► September (3) ► August (2) ► July (1) ► May (4) ► April (4) ► March (1) ► February (2) ► 2012 (6) ► December (6) Labels പ്രതികരണം ഹദീസ് നിഷേധം Hair Transplantation ആയിഷാ (റ) മാതൃഭൂമി മെഡിക്കല്‍ വിവാഹം Subscribe Fiqhussunna Youtube Channel Like Fiqhussunna On Facebook About Me Abdu Rahman Abdul Latheef View my complete profile MAIL ME HERE ! Name Email * Message * All rights reserved. These articles canno't be published without prior written permission of author. Powered by Blogger.
അഞ്ചുപൂജയും മൂന്ന് ശീവേലിയും ഉള്ള മഹാക്ഷേത്രമാണ് തിരുവിഴ ശ്രീ. മഹാദേവക്ഷേത്രം വെളുപ്പിന് 5.15 മുതല്‍ 11.30 വരെയും വൈകിട്ട് 5.30 മുതല്‍ രാത്രി 8 മണിവരെയും തിരുനട തുറന്നി രിക്കും. രാത്രി 8.15ന് നട അടച്ചശേഷമാണ് കുരുതി നടക്കുക. വിശേഷ ദിവസങ്ങളില്‍ പൂജാസമയങ്ങില്‍ മാറ്റം സംഭവിക്കാം. ശനിയാഴ്ച ദിവസവും വിവാഹദിവസങ്ങളിലും പൂജാസമയങ്ങളില്‍ മാറ്റം ഉണ്ടാകാം. രാവിലെ പള്ളുയുണര്‍ത്തല്‍ 4.30 നടതുറക്കല്‍ 5.00 നിര്‍മ്മാല്യദര്‍ശന 5.15 ഉഷപൂജ 6.00 എതൃത്തപൂജ 6.15 ശ്രീബലി 4.30 ധാര 8.00 പന്തീരടിപൂജ 9.00 ധാര 11.00 ഉച്ചപൂജ 11.30 ശ്രീബലി 11.45 വൈകിട്ട് നടതുറപ്പ് 5.30 ദീപരാധാന 6.30 അത്താഴ പൂജ 8.00 ശ്രീബലി 8.15 കുരുതി 8.30 ABOUT TEMPLE ആലപ്പുഴജില്ലയില്‍ ചേര്‍ത്തല പട്ടണത്തിന് അഞ്ചുകിലോമീറ്റര്‍ തെക്ക് ദേശീയപാതയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ പടിഞ്ഞാറ് തിരുവിഴ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന മഹാക്ഷേത്ര മാണ് തിരുവിഴ മഹാദേവക്ഷേത്രം ഒട്ടേറെ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി തിരുനീലകണ്ഠഭാവത്തിലുള്ള ശ്രീപരമേശരനാണ്.
ഞാന്‍ പറയാന്‍ പോകുന്ന കഥ ഒരു യഥാര്ത്ഥല അനുഭവമാണ്‌,എന്റെക ആദ്യത്തെ അനുഭവം. 10ല്‍ പഠിച്ചതിനു ശേഷം ഞാന്‍ ക്രിസ്തിയ പുരോഹിതന്മാര്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രീ ഡിഗ്രി പഠിച്ചു,സെക്സിനെക്കുറിച്ച് ചില ശാസ്ത്രിയ പുസ്തകങ്ങള്‍ വയിച്ചതല്ലാതെ ഞാന്‍ ഒരു പെണ്ണിന്റെ നഗ്ന ശരീരം കണ്ടിട്ടില്ലായിരുന്നു,എന്റൊ വിചാരം ആണുങ്ങളാണ് ചീത്ത എന്നും,പെണ്ണുങ്ങളെ വഴി തെറ്റിക്കുന്നത് എന്നുമായിരുന്നു.അത്തരം ക്കര്യങ്ങലെക്കുരിച് ആലോചിക്കുമ്പോ തന്നെ ഹൃദയമിടിപ്പ്‌ കൂടുമായിരുന്നു. പക്ഷെ ഞാന്‍ ഒരുപാടു നോവലുകളും പുസ്തകങ്ങളും വായിക്കുമായിരുന്നു. പ്രീ ഡിഗ്രീയ്കു ശേഷം ഞാന്‍ രണ്ടു മാസം നാട്ടിലുണ്ടയിരുന്നപ്പോഴാണ് ഒരു പഴയ കൂട്ടുകാരനെ കണ്ടു മുട്ടിയത്‌. അവനാണ് എന്നെ ആദ്യമായി ഒരു അടല്ത്സ് ‌ ഒണ്ലി പടത്തിനു കൊണ്ട് പോയത്. ആലുവയിലെ മാതാ തിയടറില്‍. ആ സിനിമയുടെ പേരാണ് ‘’ചുവന്ന സ്വപ്നം’’ അന്ന് അതില്‍ ഒരു നടിയുടെ മുലകള്‍ ഞെക്കുന്ന ആദ്യ സീന്‍ വന്നപ്പോ ഞാന്‍ ഞെട്ടിപ്പോയി.വിയത് കുളിച്ചു.അന്നാണ് ഞാന്‍ മനസിലാക്കിയത് ഇങ്ങനത്തെ സിനിമയില്‍ മുലകളൊക്കെ മറ കാണാതെ കാണിക്കുമെന്ന്.അതിനു ശേഷം ഒരിക്കല്‍ ബ്ലൂ ഫിലിം കണ്ടു. അന്ന് ഞാന്‍ ആവിയായിപ്പോയി.വദനസുരതം ഞാന്‍ ആദ്യമായി അന്ന് കണ്ടു. പിന്നീട് ഞാന്‍ പൂനെയില്‍ പഠിക്കാനായി പോയി.സെക്സിനെക്കുറിച്ച് മനസിലായെങ്കിലും ഒരു പെണ്ണിനെ പോലും തൊട്ടിട്ടില്ലയിരുന്നു.അങ്ങനെ മറ്റുള്ളവര്‍ പലരും ഗെള്ഫ്രെ ണ്ടുമായി കറങ്ങി നടക്കുമ്പോള്‍ ഞാന്‍ പഠനവും ആയി ഇരിക്കുകയായിരുന്നു.അവിടെ പലരും കാശിനു പെണ്ണുങ്ങളുമായി പരിപാടികള്‍ നടത്തിയതും ഞാന്‍ കണ്ടു…കുറെ കൊച്ചു പുസ്തകങ്ങളും വായിച്ചു.അതൊക്കെ എന്നെ വികാരം കൊള്ളിച്ചു. ഒരു പെണ്ണിന്റെെ മുലകള്‍ കാണാന്‍ എനിക്കും കൊതിയായി.അങ്ങനെയിരിക്കെ ഒരു നാള്‍ ഞാന്‍ ഒരു പാര്ക്കി ല്‍ വെച്ചാണ്‌ എന്റെി തന്നെ നാട്ടുകാരിയായ ഒരു പെണ്കുുട്ടിയെ കണ്ടത്.അവളുടെ പേര് സ്നേഹ എന്നായിരുന്നു. അവള്‍ എന്നെ കണ്ടപ്പോ എന്റൊ പേര് വിളിച്ചു കൊണ്ട് ഓടി വന്നു…എന്തോക്കെയ്യുണ്ട് വിശേഷം എന്നൊക്കെ ചോദിച്ചു. അവക്ക് അഞ്ചു അടി ആരു ഇഞ്ച് പൊക്കം ഉണ്ടായിരുന്നു.എനിക്ക് ആറു അടി പൊക്കം ഉണ്ട് ആവശ്യത്തിന് വണ്ണം.സാധാ ഒരു പയ്യന്‍.അങ്ങനെ അവള്‍ എനിക്ക് അവളുടെ നമ്പര്‍ തന്നു.അവള്‍ എന്നെക്കാളും മൂത്തത് ആയിരുന്നു.നാല് വയസു.അവള്‍ വേറെ ഒരു കോളേജില്‍ ടീച്ചര്‍ ആയിരുന്നു.അവളോട്‌ എനിക്ക് ബഹുമാനം ആയിരുന്നു. ഒരു ദുഷ്ചിന്തയും ഇല്ലായിരുന്നു.ഞങ്ങള്‍ എല്ലാ ദിവസവും മെസ്സേജ് അയച്ചു,വര്ത്ത്മാനം പറഞ്ഞു.ഒരു ദിവസം എന്തോ തമാശ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.നമ്മള്‍ ഒരു പ്രായം ആയിരുന്നെങ്കില്‍ നിന്നെ ലൈന്‍ അടിച്ചേനെ എന്നൊക്കെ..അന്ന് മുതല്‍ എന്റെന ചിന്തയ്ക്ക് ഒരു മാറ്റം വന്നു.ഒരു ദിവസം എന്റെമ റൂമിലുള്ളവര്‍ എന്നെ ബിയര്‍ കുടിപ്പിച്ചു.തല പെരുത്തു.അപ്പോഴാണ് അവളുടെ മെസ്സേജ് വന്നത്.കുറെ മെസ്സേജിംഗ് കഴിഞ്ഞപ്പോ ഞാന്‍ ചുമ്മാ ചോദിച്ചു ഒരു ഉമ്മ തരട്ടെ? അവള്‍ പറഞ്ഞു ‘’ശരി തന്നേക്കു ‘’ ഞാന്‍ പറഞ്ഞു ഒരു പ്രത്യേക സ്ഥലത്തെ തരു..അവള്‍ പൊട്ടിച്ചിരിച്ചു ‘’ശരി. തരു.’’ ഞാന്‍ മെസ്സേജ് ആയി അയച്ചു.അപ്പൊ എന്റെല ഹൃദയം പട പട ഇടിക്കുന്നത് ഞാന്‍ അറിഞ്ഞു, ഞാന്‍ മെസ്സേജ് അയച്ചു. ‘’ നിന്റെത മുലകളില്‍ …’’ അവള്‍ അഞ്ചു മിനിറ്റ് നേരത്തേയ്ക്ക് ഒരു മറുപടിയും അയച്ചില്ല. ഞാന്‍ ചോദിച്ചു ‘’എന്താ തന്നത് ഇഷ്ടപെട്ടില്ലേ?’’ അവളുടെ മെസ്സേജ് വന്നു.. ‘’ഇഷ്ടപ്പെട്ടു’’ അപ്പോള്‍ ഞാന്‍ പിന്നെയും ഒരു മെസ്സേജ് വിട്ടു ‘’ ഒരാഗ്രഹം കൂടി…. അവള്‍ ചോദിച്ചു എന്താ? ഞാന്‍ പറഞ്ഞു ‘’നിന്റെന മുലകള്‍ കുടിക്കണം ‘’ ഇതെല്ലം ഇംഗ്ലീഷില്‍ ആണ് ഞാന്‍ ചോദിച്ചത്.അത് കൊണ്ട് മലയാളത്തില്‍ ഉള്ള ഗൌരവം ഉണ്ടായില്ല. അവള്‍ പറഞ്ഞു ‘’കുടിച്ചോ കള്ളാ.’’ പിന്നെ ഞാന്‍ എനിക്ക് തോന്നിയ പോലെ ഒക്കെ വിട്ടു…നിന്റെ് മുല കുടിക്കുവാനെന്നും പൊക്കിള്‍ ,തുടകള്‍ ഇവിടെയൊക്കെ ഉമ്മ വെയ്ക്കുവാണെന്നും… അവളുടെ മറുപടി കണ്ടു ഞാന്‍ കോരിത്തരിച്ചു പോയി…’’കള്ളാ നിന്റെ പെനിസില്‍ ഉമ്മ വെചോട്ടെ എന്ന്’’ ഓ…പിന്നെ അവളോട്‌ ഞാന്‍ എല്ലാം ചോദിച്ചു.മുലകളുടെ വലിപ്പം,മെന്സാസ് തിയ്യതി.എല്ലാം. അവള്‍ വിരല്‍ കൊണ്ട് ഭഗ സിശനികയില്‍ സ്വയംഭോഗം ചെയ്യാറുണ്ട് എന്നൊക്കെ പറഞ്ഞത് കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി. സമാന കമ്പികഥകൾ: എന്റെ പ്രണയ കഥ – ഭാഗം I പിന്നീടു എന്നെ അവളുടെ പിറകില് നിര്ത്തി എന്റെ കൈകള് പിറകിലുടെ അവളുടെ നെഞ്ചത്ത്... എന്റെ പാവം ഷെറിൻ ഞാൻ പതുക്കെ ചേച്ചിയുടെ അരക്കെട്ടിലെക്ക് എന്റെ കൈകൾ നീട്ടി. എന്നിട്ട് ആ ചുവന്ന... അമേരിക്കൻ ചരക്കു ഭാഗം – 13 സ്വതിയോടു ചെയ്തു പോയതിന്റെ കുറ്റബോധവും പിന്നെ പുതിയ അവസരങ്ങളും ... മധുചഷകം ഭാഗം – 4 രണ്ടു കിളുന്തു പൂറികൾ ചേർന്ന് തന്നെ സുഖിപ്പിക്കുന്നു ... Categories പ്രണയവർണ്ണങ്ങൾ ആഫ്ടര്‍ ക്ലാസ്സ്‌ എന്റെ ചിറ്റ ഭാഗം 2 1 thought on “ആദ്യാനുഭവം” Anil Kumar 17-01-2019 at 2:06 pm hello nice story മറുപടികൊടുക്കാന്‍ അകൗണ്ടില്‍ പ്രവേശിക്കുക Leave a Comment മറുപടി റദ്ദാക്കുക അഭിപ്രായം രേഖപ്പെടുത്താ‍ൻ താങ്കൾ ലോഗ്ഡ് ഇൻ ആയിരിക്കണം. തിരയുക തിരയുക Categories Kambi Call കമ്പി കാർട്ടൂൺ ജോലിസ്ഥലം / അദ്ധ്യാപകർ ദമ്പതികള്‍ നിഷിദ്ധസംഗമം പ്രണയവർണ്ണങ്ങൾ മംഗ്ലീഷ് മികച്ച കമ്പി കഥകൾ യാത്രക്കിടയില്‍ ലൈംഗിക വിജ്ഞാനം വേലക്കാരി സംഘം ചേർന്ന് സ്വവർഗ്ഗാനുരാഗം സ്വവർഗ്ഗാനുരാഗിണി Malayalam Kambi Novels Malayalam sex videos 🔥ഹോട്ട് കമ്പികഥകൾ കമ്പി കഥകൾ സമർപ്പിക്കുക ബന്ധപ്പെടുക പരസ്യം ചെയ്യുക Work with us Privacy Policy Cookie Policy About Us Read the best Malayalam sex stories on the internet. New Malayalam Kambikathakal and kambikuttan stories published daily under various kambi kadha categories. Also download kambikatha in PDF and read the kambikadhakal offline. Kerala sex anubhavangalude valiya shekaram.
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവര്‍ത്തകർ നൽകിയത്. September 15, 2022 Abdu Ssamad Kerala സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം, നാല് പേർക്ക് പരിക്ക് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചു. മറ്റ്‌ നാലു പേർക്ക് പരിക്കേറ്റു. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് ഇന്നലെ രാത്രി അപകടങ്ങളുണ്ടായത്. പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. September 15, 2022 Abdu Ssamad Gulf തെരുവ്നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി . കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത് . സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും.കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. September 15, 2022 Abdu Ssamad Kerala മധു വധക്കേസ്; കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു. September 15, 2022 Abdu Ssamad Kerala തെരുവ്നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി, മെഗാ വാക്സിനേഷനായി വാങ്ങുന്നത് 10ലക്ഷം ഡോസ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി . കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത് . സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തും. കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്.
ഇന്ന് സബ്ബായി എത്തി ഇന്ത്യയുടെ വിജയ ഗോൾ നേടിയ സഹൽ അബ്ദുൽ സമദ് ഈ ഗോൾ താൻ തന്റെ കരിയറിൽ എന്നും ഓർമ്മിക്കുന്ന ഗോളിൽ ഒന്നായിരിക്കും എന്ന് പറഞ്ഞു. ഇന്ന് സഹലിന്റെ 91ആം മിനുട്ടിലെ ഗോളായിരുന്നു ഇന്ത്യക്ക് അഫ്ഗാനെതിരെ വിജയം തന്നത്. ഈ ഗോൾ വന്നത് ആരാധകരുടെ മുന്നിൽ ആണെന്നതും അത് കൊൽക്കത്തയിൽ ആണെന്നതും ഈ ഗോളിനെ പ്രത്യേകതയുള്ളതാക്കുന്നു എന്നും സഹൽ പറഞ്ഞു. ഈ ഗോൾ മാത്രമല്ല ഈ വിജയവും ഓർമ്മയിൽ നിക്കുന്നതാകും എന്ന് സഹൽ പറഞ്ഞു. രാജ്യത്തിനായി ഗോൾ നേടിയതിൽ സന്തോഷം ഉണ്ട്. ഞങ്ങൾ ജയിച്ചു എന്നത് കൂടുതൽ സന്തോഷം നൽകുന്നു എന്നും സഹൽ പറഞ്ഞു. ഇത് ഒരു ടീമിന്റെ വിജയം ആണെന്നും സഹൽ പറഞ്ഞു. അസിസ്റ്റ് നൽകിയ ആശിഖിന് നന്ദി പറയുന്നു എന്നും സഹൽ പറഞ്ഞു. Categories Featured, Football ടി20യിലും വിജയിച്ച് തുടങ്ങി അഫ്ഗാനിസ്ഥാന്‍ സാക്ക് ക്രോളിയുടെ വിക്കറ്റിന് ശേഷം കാര്യങ്ങള്‍ വരുതിയിലാക്കി ഇംഗ്ലണ്ട് most recent FIFA World Cup ആദ്യ പകുതിയിൽ ബ്രസീലിനെ തളച്ച് ക്രൊയേഷ്യ Womens Cricket റിച്ച ഘോഷിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, അടിച്ച് തകര്‍ത്ത് ദീപ്തി ശര്‍മ്മയും, ഓസ്ട്രേലിയയ്ക്കെതിരെ 172 റൺസ് നേടി ഇന്ത്യ
അതാര്യമായതിനെ സുതാര്യമാക്കുന്നവനാണ് കവി. അതാര്യമായത് കാവ്യമാണ്. കാവ്യം എന്നാൽ രചനാശില്പമാണ്. അതിന് ഫൈസൽ പറഞ്ഞത്പോലെ പലഘടകങ്ങൾ കൂട്ടിചേർത്ത്, ആവശ്യമില്ലാത്തതിനെ കോറി കളഞ്ഞ് വായനക്കാരുടെ മുമ്പിൽ അവതരിക്കുമ്പോൾ, ബാഹ്യസൗന്ദര്യം മാത്രം കണ്ട് ആനന്ദം കണ്ടിരുന്ന ഞങ്ങൾ കവി മറ നീക്കി കാണിച്ച സൗന്ദര്യം കണ്ടിട്ട്, അത്ഭുത്താല്‍ പുറപ്പെടുവിക്കുന്ന 'ഹ' എന്ന ശബ്‍ദം പുറപ്പെടുവിക്കും . എന്നാൽ ഇന്നത്തെ ആധുനിക കവിതകൾ യാതൊരു വികാരമില്ലാത്ത ചില പച്ചക്കറി (എനിക്ക് വഴുതനങ്ങായും , വെണ്ടയ്ക്കയും ഇഷ്ടമല്ല ) കഴിക്കുന്നപോലെ ഇരിക്കും . നല്ലൊരു കവിത വായിച്ചാൽ ഒരു 'രതിമൂര്‍ച്ഛ' ഉണ്ടാവണം. അതില്ല . കവി ഒരു ഋഷിവര്യൻ . അവൻ ഒരു സത്യാന്വേഷിയാണ്. പക്ഷെ ഇന്ന് ആർക്കും സത്യം ആവശ്യമില്ല. അവർക്ക് വേണ്ടത് ഇന്ന് ഈ നിമിഷം നൽകുന്ന സുഖമാത്രമാണ് . അതിന്റെ ആയുസ്സ് , പുതു മഴയ്ക്ക് പറന്നു പൊങ്ങുന്ന ഈയലിന്റെ ആയുസ്സ് പോലെയാണ്. അത് 'അടകളും പൊന്നാടകളും ഫലകങ്ങളും കൂട്ടി കത്തിക്കുന്ന തീജ്വാലയിലേക്ക് പറന്നടുക്കുകയൂം അവിടെ ചിറകു കരിഞ്ഞു ജീവിതം അവസാനിപ്പിക്കുകയും ചെയ്യും . ആധുനിക കവിതകൾ മിക്കവാറും ആലപ്പായുസുകളാണ് . നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റങ്ങളുടെ വേലിയേറ്റത്തിൽ മറ്റ് അറ്റു പോകാത്ത കാവ്യശില്പങ്ങൾ ഇന്നും മനുഷ്യൻ, സ്മ്രിതിയിൽ സൂക്ഷിക്കുകയും അവർ അത് ഒരു മന്ത്രംപോലെ ഉരുവിടുകയും ചെയ്യുന്നു. അതുകൊണ്ട് ഒരിക്കലും നിരാശപ്പെടാതെ ആന്തരിക സൗന്ദര്യത്തെ മനുഷ്യ രാശിക്ക് കാട്ടികൊടുക്കുന്ന രചനകൾ നടത്തുക . നൂറ്റാണ്ടുകൾക്ക് ശേഷം പുനർ ജനിച്ചാൽ, ആരെങ്കിലും,ശ്രീകുമാരൻ തമ്പി എഴുതിയതുപോലെ "പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2) പാടിപ്പാടി ചുണ്ടുകൾ നോവും പാതിരാപ്പൂങ്കുയിലുകൾ പോലെ (2) പാവമീ ഞാൻ അലയുകയല്ലേ..പാടിപ്പാടി വളർന്നവനല്ലേ (2) അന്നു കണ്ട കിനാവിലൊരെണ്ണം നെഞ്ചിലൂറുമ്പോൾ കൊണ്ടു പോകരുതേ എൻ ഹൃദയം കൊണ്ടുപോകരുതേ.. ഈ വസന്തനിലാവിലൊരൽ‌പ്പം..ഈണമേകാൻ വന്ന കിനാവേ (2) നിന്റെ ചുണ്ടോടൊട്ടിയ നേരം (2) എന്റെ ചുണ്ടിലുണർന്നൊരു ഗാനം പണ്ടു പാടി മറന്നൊരു ഗാനം വീണ്ടുമോർക്കുമ്പോൾ കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2)" (ശ്രീകുമാരൻ തമ്പി ) ചുണ്ടിൽ ഊറുന്നുണ്ടായിരിക്കും. മനനം 2020-02-24 22:09:40 എന്തൂട്ടാണാവോ കവിത എന്ന പേരിൽ കവിയെക്കുറിച്ച് എഴുതിവച്ചിരിക്കുന്നത്. ആദ്യം കവിത എന്നാൽ എന്താണെന്ന് മനനം ചെയ്യുക, എന്നിട്ടാവാം ആരെ കവി എന്ന് വിളിക്കാം എന്ന് തീരുമാനിക്കുന്നത് കാളിദാസൻ ,കുതിരവട്ടം 2020-02-25 07:35:52 ആദ്യമായി മനനം എന്നാൽ എന്താണെന്ന് നോക്കാം . മനസ്സ് അനങ്ങുന്നതിനെയാണ് മനനം എന്ന് പറയുന്നത് . ചിലതൊക്കെ കാണുമ്പൊൾ മനസ്സിന് ചെറിയ അനക്കം വയ്ക്കും അപ്പോൾ നെഞ്ചിൽ രണ്ടു ഇലക്ട്രോഡ് കണക്ട് ചെയ്തിട്ട് മറ്റേ അറ്റം ഒരു പേനയുടെ അടിയിലും മുകളിലുമായി ഒട്ടിച്ചു വച്ചിട്ട് ഒരു വെള്ള പേപ്പറിൽ വയ്ക്കുക അപ്പോൾ നല്ല താളത്തിൽ കവിത വരും. ഒരുവിധം നല്ല ഇളക്കം വരുമ്പോൾ പേപ്പറിൽ മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും വരകൾ മാത്രം കാണും. അതാണ് ആധുനിക കവിത . ഇതിന് ശാന്തി ലഭിക്കാൻ ഈ -മലയാളിയിൽ കയറ്റി വിടുക . കുറേകഴിയുമ്പോൾ പേന കടലാസിൽ നിന്ന് ചാടി വീട്ടുകാർക്കും നാട്ടുകാർക്കും ശല്യമാകും . അപ്പോൾ നേരെ 'ഊളൻമ്പാറെ' കവി സമ്മേളനത്തിൽ പോയി ഇരിക്കുക . അവിടെ നിന്ന് മഹാ കവികൾ താമസിക്കുന്ന 'കുതിരവട്ടത്തു' പോയി കവിതാ പാരായണം നടത്തുക പപ്പു , കുതിരവട്ടം 2020-02-25 11:39:04 മനനം എതുവഴി പോയി? ഹി ഹി ഹി .....കവിത എന്താണെന്ന് ഇപ്പ പറഞ്ഞു തരാം .... Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു(ഞായർ) കോഴിക്കോട്നടക്കും. ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് 'ബ്യൂറോക്രസി പരിധിവിടുന്നുവോ' എന്ന വിഷയത്തില്‍ നടക്കുന്ന സിംപോസിയം എം.കെ രാഘവന്‍ എം.പിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. പി.സി വിഷ്ണുനാഥ് എം.എല്‍.എ, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, പി.എം സാദിഖലി, ടി.വി ബാലന്‍, അഡ്വ. മുഹമ്മദ് റിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്റര്‍ ആയിരിക്കും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ വാര്‍ഷികാഘോഷ പരിപാടി എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. എ പ്രദീപ്കുമാര്‍ എം.എല്‍.എ, ഡപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി അബ്ദുല്‍ലത്തീഫ്, കെ.എസ്.ഐ.ഇ ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രസംഗിക്കും. Posted on Sunday, September 20, 2015 Labels: Kozhikode, Suprabhaatham Newer Post Older Post Home പ്രാദേശിക വാര്‍ത്തകള്‍ കാസര്‍കോട് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശൂര്‍ | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം | ലക്ഷദ്വീപ് | വിദേശ വാര്‍ത്തകള്‍ സൗദി | യു.എ.ഇ. | ഒമാന്‍ | ഖത്തര്‍ | ബഹ്റൈന്‍ | കുവൈത്ത് പ്രധാന ലേബലുകള്‍ TREND | Twalaba-Wing | Campus-Wing | SYS | SMF | SKSBV | SKJMCC | SKIMVB | Jamia-Nooria | Darul-Huda | SKSSF-State | Sahachari | Manushya-Jalika | Forthcoming Programs 2021-03-10 - ദാറുല്‍ഹുദാ ബിരുദദാനം News Highlight സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്. പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി ദാറുല്‍ഹുദാ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം
Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Publisher - Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Home Film News Entertainment News Contact Us Privacy Policy Home News ഇനി എല്ലായിടത്തും ജയിച്ചുകയറാം – സുരേഷ് ഗോപി പേരുമാറ്റി ഇനി എല്ലായിടത്തും ജയിച്ചുകയറാം – സുരേഷ് ഗോപി പേരുമാറ്റി News By admin On Sep 6, 2022 Share പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. തന്റെ സോഷ്യൽ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ​ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്പെല്ലിങ്ങിൽ ഒരു ‘എസ്’ കൂടി ചേർത്താണ് മാറ്റം. അതായത് ‘Suresh Gopi ‘ എന്ന സ്പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്. അടുത്തിടെ നടി ലെനയും തന്റെ പേരിലെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നതിൽ നിന്നും ‘Lenaa’ എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിലാണ് സുരേഷ് ​ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. സംവിധായകൻ ജോഷിയും നടൻ ദിലീപും ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയവരാണ്. തൻറെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേർത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടൻ ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്. മൈ സാൻറ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തൻറെ പുതിയ പേര് ഔദ്യോഗികമാക്കിയത്.‌‌ ‘കേശു ഈ വീടിൻറെ നാഥൻ’ എന്ന ചിത്രത്തിൻറെ പോസ്റ്ററിലൂടെയാണ് ദിലീപ് തൻറെ പേര് മാറ്റം ആദ്യം പ്രഖ്യാപിക്കുന്നത്. സംവിധായകൻ കണ്ണൻ താമരക്കുളവും തന്റെ പേര് കണ്ണൻ എന്നു മാത്രമാക്കി പരിഷ്കരിച്ചിരുന്നു.എന്നാൽ ഇങ്ങനെ പേര് മറ്റുനാട്ടിലുടെ എന്തെങ്കിലും ഭാഗ്യ അനുഭവം ഉണ്ടാവുമോ എന്നാണ് എല്ലാവരും നോക്കി കാണുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
ജില്ലയിൽ ഇന്ന് (JULY 31) 60 പേർക്ക് കോവിഡ് 48 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷൻ. 2. ... സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു July 31, 2020 സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട്... ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് July 31, 2020 ഇരിങ്ങാലക്കുട :നഗരസഭ പ്രദേശത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി.തുടർച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചത്... കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് മരണമടഞ്ഞു July 31, 2020 താണിശ്ശേരി കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് ഹൃദ്രോഗം മൂലം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞു. ശവസംസ്കാരം വീട്ടുവളപ്പിൽ വച്ച് നടന്നു. മക്കൾ :നവീൻ,നിവ്യ... തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 30 ) 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു July 30, 2020 റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 17 വയസ്സ് ആൺകുട്ടി.റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 12 വയസ്സ് പെൺകുട്ടി.റിയാദിൽ... സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു July 30, 2020 സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേർ രോഗ മുക്തി നേടി.2 പേർ കോവിഡ് ബാധിച്ച് മരിച്ചു... കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം – ഹിന്ദു ഐക്യ വേദി July 30, 2020 ഇരിങ്ങാലക്കുട:കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം - ഹിന്ദു ഐക്യ വേദി. ഇരിങ്ങാലക്കുട കൂടൽ മാണിക്യം ദേവസ്വം ഭൂമിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ജയിലും, സർക്കിൾ ഓഫിസും... ഇരിങ്ങാലക്കുടയിൽ പുതിയ സ്പെഷ്യൽ സബ്ജയിൽ യാഥാർഥ്യമായി July 30, 2020 ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. . കൃഷി വകുപ്പ് മന്ത്രി വി.... നഗരസഭയിലെ 139 പേരുടെ കോവിഡ് ഫലം നെഗറ്റീവ് July 30, 2020 ഇരിങ്ങാലക്കുട: നഗരസഭ ടൗൺഹാളിൽ കൗൺസിലർമാർക്കും , പൊതുപ്രവർത്തകർക്കും വളണ്ടിയർ മാർക്കുമായി നടത്തിയ കോവിഡ് -19 , ആന്റിജൻ പരിശോധനയിൽ പങ്കെടുത്ത 139 പേരുടെയും ഫലം നെഗറ്റീവായെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഹീരാ മഞ്ജരിയിൽ രാധാമണിയമ്മ അന്തരിച്ചു July 30, 2020 ഇരിങ്ങാലക്കുട: തെക്കെ നട റോഡിൽ ഹീരാമഞ്ജരിയിൽ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (റിട്ട അധ്യാപിക, 82) അന്തരിച്ചു. ഉമാ മഞ്ജുള , ഹീരാ നന്ദകിഷോർ, ജയ... പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു July 30, 2020 ഇരിങ്ങാലക്കുട :പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആഗസ്റ്റ് 1, 2 തിയ്യതികളിൽ സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു. ഓൺലൈനായി കലാ സാഹിത്യ ഇനങ്ങളിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. മികച്ചവ പു.ക.സ യുടെ ഫെയ്സ്... ഇരിങ്ങാലക്കുട സ്റ്റേഷനിലെ 23 പോലീസുകാരുടെ ഫലം നെഗറ്റീവ് July 30, 2020 ഇരിങ്ങാലക്കുട :പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോയിരുന്ന 23 പോലീസുകാരുടെ ഫലം നെഗറ്റീവ് .കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ രോഗമുക്തി നേടി .ഇരിങ്ങാലക്കുട പോലീസ്... തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 29) 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു July 29, 2020 തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 29) 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 1) സൗദിയിൽ നിന്ന് വന്ന... സംസ്ഥാനത്ത് ഇന്ന്(ജൂലൈ 29) 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു July 29, 2020 സംസ്ഥാനത്ത് ഇന്ന്(ജൂലൈ 29) 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍... ആഷിഖ് ചികിത്സാ നിധിയിലേക്ക് 62600 രൂപ സമാഹരിച്ച് നൽകി ചങ്ങാതിക്കൂട്ടം July 29, 2020 കാട്ടൂർ :രക്താർബുദം ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശി പുതിയവീട്ടിൽ അബ്ദുള്ള മകൻ ആഷിഖ് ചികിത്സാ നിധിയിലേക്ക് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ്... എം.എൽ.എ ഫണ്ടുപയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്‌ഘാടനം നടത്തി July 29, 2020 കാട്ടൂർ :എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും... സബ്ബ് ജയിൽ ഒഴിയുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് ഉടൻ വിട്ടു നൽകണം: ദേവസ്വം July 29, 2020 ഇരിങ്ങാലക്കുട :ജൂലൈ 30 ന് ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുതിയ സബ്ബ് ജെയിൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ ഠാണാ ജങ്ഷനിലെ ഒഴിയുന്ന ജയിൽ കെട്ടിടം കൂടൽമാണിക്യം... നഗരസഭ വളണ്ടിയർമാർക്കായി ഫേസ് ഷീൽഡ് നൽകി തവനീഷ് July 28, 2020 ഇരിങ്ങാലക്കുട :അതിതീവ്രമേഖലയായി പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലേക്കും നഗരസഭ തിരഞ്ഞെടുത്ത 3 വീതം വളണ്ടിയർമാർക്ക് നൽകുന്നതിനായിട്ടുള്ള ഫേസ് ഷീൽഡ് ക്രൈസ്റ്റ് കോളേജിൽ... തൃശൂർ ജില്ലയിൽ ഇന്ന് 109 പേർക്ക് കോവിഡ് സ്ഥീരികരിച്ചു July 28, 2020 തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 28) 109 പേർക്ക് കോവിഡ് സ്ഥീരികരിച്ചു ബി.എസ്.എഫ് ക്ലസ്റ്റർ - 31 വയസ്സ് പുരുഷൻസമ്പർക്കത്തിലൂടെ രോഗം... സംസ്ഥാനത്ത് ഇന്ന് (ജൂലൈ 28 ) 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു July 28, 2020 സംസ്ഥാനത്ത് ഇന്ന് (ജൂലൈ 28 ) 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന്... 123...14Page 1 of 14 75,647FansLike 3,427FollowersFollow 186FollowersFollow 2,350SubscribersSubscribe NEWS ഓവറോൾ നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി November 30, 2022 NEWS സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി November 30, 2022 NEWS മേജോ ജോൺസൺ ജെ.സി.ഐ. പ്രസിഡന്റ് November 29, 2022 NEWS ജൂനിയർ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ആരംഭിച്ചു November 29, 2022 NEWS ഫുട് ബോൾ ലോകകപ്പ്, ആവേശമാക്കി വേളൂക്കര ഗ്രാമപഞ്ചായത്ത് November 29, 2022 NEWS തൃശ്ശൂർ ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ് November 29, 2022 NEWS ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് നിർമാർജനത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു November 29, 2022 NEWS ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ട വേദി November 25, 2022 NEWS ജെ.സി.ഐ. മുപ്പത് ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതി യുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണവും
രമേശ് പറമ്പത്ത് നിയമസഭാംഗം mlamahe[dot]py[at]gov[dot]in യഥുനന്ദ്, X/410 D ഗ്രാമത്തി, പള്ളൂർ, മാഹി പി.ഒ ചൊക്ലി 9447360415 ശിവരാജ് മീണ റീജിയണൽ അഡ്മിനിസ്ട്രേറ്റർ ra[dot]mahe[at]nic[dot]in റീജിയണൽ അഡ്മിനിസ്ട്രേറ്റരുടെ കാര്യാലയം ഗവണ്മെന്റ് ഹൌസ് മാഹി 91-490-2332222 വകുപ്പ് മേധാവികൾ പ്രൊഫൈൽ ചിത്രം പേര് ഉദ്യോഗപ്പേര് ഇ-മെയില്‍ വിലാസം ഫോണ്‍ രാജശങ്കർ വെള്ളാട്ട് പോലീസ് സൂപ്രണ്ട് sp[dot]police[dot]mahe[at]nic[dot]in പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് മാഹി 0490-2332513 സുനിൽകുമാർ മുനിസിപ്പൽ കമ്മീഷണർ munc[dot]mahe[at]nic[dot]in മാഹി മുനിസിപ്പാലിറ്റി മാഹി 9446047233 ഡോ : പവിത്രൻ .കെ.വി ഡെപ്യൂട്ടി ഡയറക്ടർ , ഗവ: ഹോസ്പിറ്റൽ മാഹി health[dot]mahe[at]nic[dot]in ഗവ: ജനറൽ ഹോസ്പിറ്റൽ , മാഹി 0490-2332225 വിനോദ് കുമാർ. കെ അസിസ്റ്റന്റ് എഞ്ചിനീയർ elec[dot]mahe[at]nic[dot]in ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് സിവിൽ സ്റ്റേഷൻ മാഹി 04902335666 ഉത്തമരാജ് പി ചീഫ് എഡ്യൂക്കേഷൻ ഓഫീസർ ceo-edn[dot]mahe[at]nic[dot]in ചീഫ് എഡ്യൂക്കേഷൻ ഓഫീസർ മാഹി 9446264177 സുധീഷ്. വി ഡെപ്യൂട്ടി ഡയറക്ടർ ,അക്കൗണ്ട്സ് & ട്രെഷറിസ് ddat[dot]mahe[at]nic[dot]in ഡെപ്യൂട്ടി ഡയറക്ടർ (അക്കൗണ്ട്സ് & ട്രെഷറിസ്) ഓഫീസ് മാഹി 0490-2332298 മനോജ് കുമാർ . കെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ (ലേബർ) - കോൺസിലൈഷൻ ഓഫീസർ ail[dot]mahe[at]nic[dot]in അസിസ്റ്റന്റ് ഇൻസ്‌പെക്ടർ (ലേബർ ) കാര്യാലയം പുതുച്ചേരി കെട്ടിട കെട്ടിടെതര ക്ഷേമനിധി ബോർഡ് പുതുച്ചേരി അസംഘടിത തൊഴിലാളി ക്ഷേമ സംഘം 9846321432 പ്രൊഫൈൽ ചിത്രം പേര് ഉദ്യോഗപ്പേര് ഇ-മെയില്‍ വിലാസം ഫോണ്‍ എൻ.ബാലസുബ്രഹ്മണ്യൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത് വകുപ്പ് eemdpwd[dot]mahe[at]py[dot]gov[dot]in പൊതുമരാമത് വകുപ്പ് മാഹി 04902333280 വനജ പി അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ aeo[dot]mahe[at]nic[dot]in ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മാഹി 9846164981
പ്രീപേമെന്‍റ് എന്നാൽ ലോണിന്‍റെ നേരത്തെയുള്ള തിരിച്ചടവ് എന്നാണ്. ഇത് നിശ്ചിത തീയതിക്ക് മുമ്പുള്ള ഒരു ഇൻസ്‌റ്റാൾമെന്‍റ് പേമെന്‍റ് ആണ്, ഇത് സാധാരണയായി ഒറ്റത്തുകയാണ്. ബജാജ് ഫിൻസെർവിൽ നിങ്ങളുടെ ഹോം ലോൺ പ്രീപേമെന്‍റ് ആരംഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക നിങ്ങളുടെ മൂന്ന് ഇഎംഐകൾക്ക് തുല്യമാണ്. കാലയളവിന് മുമ്പ് നിങ്ങളുടെ കുടിശ്ശികയുടെ ഭാഗം അടയ്ക്കുന്നതിനാൽ, ഒരു പ്രീപേമെന്‍റിന് കാലാവധി അല്ലെങ്കിൽ നിങ്ങളുടെ ഇഎംഐ തുക കുറയ്ക്കാൻ കഴിയും. എന്താണ് ഹോം ലോണ്‍ പാര്‍ട്ട്-പ്രീപേമെന്‍റ് കാല്‍ക്കുലേറ്റര്‍? നിങ്ങളുടെ ലോണിന്‍റെ ആദ്യകാല റീപേമെന്‍റിന്‍റെ ഗുണഫലങ്ങൾ കാണിക്കുന്ന ഒരു ടൂളാണ് ഹോം ലോൺ പാർട്ട്-പ്രീപേമെന്‍റ് കാൽക്കുലേറ്റർ. ഹോം ലോൺ പാർട്ട്-പ്രീപേമെന്‍റ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം? നിങ്ങൾ ചെയ്യേണ്ടത് എന്തെന്നാല്‍, നിങ്ങളുടെ ലോണ്‍ വിശദാംശങ്ങൾ നൽകുക തുടർന്ന് പ്രീ-പേ ചെയ്യാൻ ആഗ്രഹിക്കുന്ന തുക നൽകുക. ഈ തുക കണക്കാക്കിയ ഇഎംഐയുടെ മൂന്നിരട്ടിയെങ്കിലും ആയിരിക്കണമെന്ന കാര്യം ഓർക്കുക. മൂല്യങ്ങൾ ക്രമീകരിക്കുന്നതിന് സ്ലൈഡർ നിങ്ങളുടെ ഇടത്തേക്കോ വലത്തേക്കോ നീക്കാം അല്ലെങ്കിൽ താഴെ പറയുന്നവയ്ക്കായി നിങ്ങൾക്ക് നേരിട്ട് മൂല്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയും: ലോൺ തുകകൾ കാലയളവ് (മാസത്തില്‍) പലിശ നിരക്ക് നിങ്ങള്‍ പേ ചെയ്യാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ട് പ്രീ-പേമെന്‍റ് തുക നിങ്ങൾ ഈ വിശദാംശങ്ങൾ നൽകിയതിനുശേഷം, ക്ലിക്ക് “ഡണ്‍”. നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകൾ കാണാനാകും: EMI സേവ് ചെയ്തു: നിങ്ങളുടെ EMIലെ കിഴിവും EMI പോസ്റ്റ് പാർട്ട് പ്രീ-പേമെന്‍റിലെ പ്രതിമാസ സമ്പാദ്യവും ഈ പട്ടിക കാണിക്കുന്നു ടെനോർ സേവ് ചെയ്തു: നിങ്ങളുടെ ടെനോർ പോസ്റ്റ് പാർട്ട് പ്രീ-പേമെന്‍റിന്‍റെ കിഴിവ് ഈ പട്ടിക കാണിക്കുന്നു. ഹോം ലോണിലെ പ്രീപേമെന്‍റിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്? കുറഞ്ഞ കുടിശ്ശിക, കുറഞ്ഞ കാലയളവ്, ചെറിയ ഇഎംഐകൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളോടെയാണ് ഹോം ലോൺ പ്രീപേമെന്‍റ് വരുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ, പ്രീപേമെന്‍റുകൾ നിങ്ങളെ നേരത്തെ കടത്തിൽ നിന്ന് മുക്തരാക്കാൻ സഹായിക്കുന്നു, ഇത് ആത്യന്തികമായി നിങ്ങളുടെ സിബിൽ സ്‌കോറിനെ ഗുണപരമായി ബാധിക്കും. പ്രീപേമെന്‍റ് EMI കുറയ്ക്കുമോ? നിങ്ങളുടെ ഹോം ലോണിന്‍റെ ഒരു ഭാഗം പ്രീപേ ചെയ്യുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഒന്നുകിൽ നിങ്ങളുടെ ലെൻഡർ കാലയളവ് കുറയ്ക്കാം, അതിൽ നിങ്ങൾ അതേ തുക ഇഎംഐ ആയി കൃത്യമായി അടയ്ക്കാം, അല്ലെങ്കിൽ നിങ്ങളുടെ ഇഎംഐ കുറയുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് അതേ കാലയളവുമായി തുടരാം. ഹോം ലോണുകളിൽ പ്രീപേമെന്‍റ് പെനാല്‍റ്റി ഉണ്ടോ? ഇത് ഹോം ലോൺ പലിശ നിരക്ക് തരത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഫ്ലോട്ടിംഗ് പലിശ നിരക്ക് ഹോം ലോൺ ഉള്ള വ്യക്തികൾക്ക് പ്രീപേമെന്‍റ് അല്ലെങ്കിൽ ഫോർക്ലോഷറിൽ അധിക നിരക്കുകളൊന്നുമില്ല. അതേസമയം, ഫിക്സഡ് പലിശ നിരക്ക് ഹോം ലോണുകൾ പ്രീപേമെന്‍റ് അല്ലെങ്കിൽ ഫോർക്ലോഷറിൽ നാമമാത്രമായ ഫീസ് ആകർഷിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമസ്ത സെക്രട്ടറിയെ വിലക്കിയ സംഭവത്തില്‍ എസ്‌വൈഎസ് നേതാവിനെതിരെ അച്ചടക്ക നടപടി. മലയമ്മ അബൂബക്കര്‍ ഫൈസിയെ സമസ്തയുടെ മുഴുവന്‍ ഭാരവാഹിത്തങ്ങളില്‍ നിന്നും നീക്കി. അബൂബക്കര്‍ ഫൈസിയുടെ ഭാഗത്ത് നിന്ന് സംഘടനാവിരുദ്ധമായ പ്രവര്‍ത്തനമുണ്ടായെന്ന് മലപ്പുറത്ത് ചേര്‍ന്ന സമസ്ത അന്വേഷണ സമിതി വിലയിരുത്തിയതിനേതുടര്‍ന്നാണ് നടപടി. വിവാദയവിഷയങ്ങളില്‍ സമസ്ത മുശാവറ ചുമതലപ്പെടുത്തിയ അന്വേഷണസമിതി അംഗങ്ങള്‍ക്ക് പുറമേ മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി പകുതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് തിരികെ പോയെന്ന റിപ്പോര്‍ട്ടുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമസ്തയുടെ യുവജന വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുസ്ലീം ലീഗാണ് ഇതിന് പിന്നിലെന്നും വാര്‍ത്തകളുണ്ടായി. ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജി മുശാവറ അംഗമായ ഉമര്‍ ഫൈസിക്ക് എതിരെ യോഗം വിളിച്ചെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയം കൂടി പരിശോധിക്കാനാണ് മുശാവറ അന്വേഷണ സമിതിയെ നിയോഗിച്ചത്. എം സി മായീന്‍ ഹാജിയേയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുകൂട്ടരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് സമിതിയുടെ അച്ചടക്ക നടപടി. ആലിക്കുട്ടി മുസ്ലിയാരെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയതാണെന്ന് ലീഗ് നേതാവ് എം സി മായിന്‍ ഹാജി സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സമസ്ത പ്രതിന്ധി പങ്കെടുക്കേണ്ടെന്ന് മായിന്‍ ഹാജി പറയുന്നതും ശബ്ദ രേഖയില്‍ വ്യക്തമാണ്. ശബ്ദരേഖയുടെ പൂര്‍ണരൂപം: ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണ പരിപാടിയാണത്. അല്ലാതെ സര്‍ക്കാരിന്റെ പരിപാടിയല്ല. അതില്‍ സമസ്ത ജനറല്‍ സെക്രട്ടറിയൊന്നും പങ്കെടുക്കാന്‍ പാടില്ലല്ലോ. പങ്കെടുത്ത ഉമര്‍ ഫൈസി മുക്കം പ്രധാനിയല്ലല്ലോ, നാല്‍പത് പേരില്‍ ഒരാള്‍ മാത്രമാണ്. എല്‍ഡിഎഫ് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടാണ് ആലികുട്ടി മുസല്യാര്‍ പങ്കെടുക്കാഞ്ഞത്. ആദ്യം അദ്ദേഹം വിചാരിച്ചത് മുഖ്യമന്ത്രി വിളിച്ച പരിപാടിയാണെന്നായിരുന്നു. എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഇതോടെ അദ്ദേഹം പുറപ്പെട്ടിടത്തു നിന്നും പിന്മാറുകയായിരുന്നു. പോകരുതെന്ന് ആരോ വിളിച്ചുകാണണം. അത് ഞാനല്ലായെന്ന് പറഞ്ഞ് കഴിഞ്ഞു. എനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വളരെ വ്യക്തമായി ഞാനല്ലായെന്ന് പറഞ്ഞതാണ്. തടഞ്ഞയാളെ എനിക്ക് അറിയില്ല. തടയേണ്ടതല്ലേ. ആളെ എനിക്കറിയാതിരിക്കാം അല്ലായിരിക്കാം. അതില്‍ എന്താകാര്യം. അറിയാമെങ്കിലും പറയില്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് സമസ്തയെ വിളിച്ചാല്‍ പോകാന്‍ പാടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പോകാന്‍ കഴിയില്ല.” #alikutty musliyarpinarayi vijayan Share 0 FacebookTwitterPinterestWhatsappEmail Related Articles കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രശംസിച്ച് ടിക്കാറാം... March 1, 2022 കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി... February 26, 2022 കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം; കേരളം വര്‍ഗീയ... February 23, 2022 കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്; രണ്ട് സംസ്ഥാനങ്ങള്‍... February 22, 2022 യുപി കേരളമായാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടില്ല; സംസ്ഥാനത്തെ അവഹേളിച്ച... February 10, 2022 സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രി പിന്തുണ തേടി വിളിച്ച യോഗം... January 4, 2022 Recent Posts അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. June 8, 2022 പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ May 4, 2022 സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം March 16, 2022 കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
പരമ്പരാഗത ചൈനീസും ലളിതമായ ചൈനീസും തമ്മിൽ വേർതിരിക്കുന്നില്ലെന്നാണ് വിക്കിമീഡിയയുടെ പോളിസിയെങ്കിൽ പിന്നെ ഇവിടെ ചർച്ചയുടെ കാര്യമുണ്ടെന്ന് തോന്നുന്നില്ല - ഇതെല്ലാം മലയാളത്തിന്റെ കീഴിൽ തന്നെ. പരമ്പരാഗത ചൈനീസും ലളിത ചൈനീസും ഇന്നും ഉപയോഗത്തിലിരിക്കുന്നതല്ലേ. ഇത് മലയാളത്തിന്റെ അല്പകാലം നിലനിന്ന ലിപിഭേദം എന്നല്ലേയുള്ളു? പുതിയലിപിയും പഴയലിപിയും രണ്ട് പ്രൊജക്റ്റ് ആക്കണം എന്ന വാദം പോലെയേ എനിക്കു തോന്നുന്നുള്ളു. ആൾക്കാരിലോട്ട് എത്താനും ഒന്നായി നിൽക്കുന്നതാവണം നല്ലത്. ഒരേ ലിപിയാണോ രണ്ട് ലിപിയാണൊ എന്നതിനുപയോഗിക്കാവുന്ന ഒരു ടെസ്റ്റ് പ്രസ്തുത ഭാഷ മാത്രമറിയുന്ന ബഹുഭൂരിപക്ഷത്തിന് രണ്ടുലിപിയും (ഭാഷയല്ല) വായിക്കാൻ പറ്റുന്നുണ്ടോ എന്നറിയലാണ്. കുറേ പേരുകൾ രണ്ട് ലിപിയിലെഴുതിയാൽ മതി. BTW, അറബിലിപിയും മലയാളം ലിപിയും തമ്മിലുള്ള വ്യത്യാസം പുതിയലിപി-പഴയലിപി പോലെ ആണ് എന്ന് പറയൽ ആടിനെ പട്ടിയാക്കലാണ്. ... 2012/10/25 praveenp &lt;me.praveen(a)gmail.com <mailto:me.praveen@gmail.com>> On Thursday 25 October 2012 09:28 PM, സിബു സി ജെ wrote: I think this should go into separate wiki. Generally, companies (i don't know about wikimedia's practices here) use the concept of 'written language' to keep the site integrity. For example, 'zh-Hant' (Traditional Chinese in predominant in Taiwan) will be in a separate site from 'zh' (Simplified chinese predominantly in mainland china). There are many examples for this, 'sr-Latn' and 'sr' would be another one. Similarly, we would need 'ml' (same as ml-Mlym), 'ml-Arab', 'ml-Syrc' etc. അതിനും മാത്രം വ്യത്യാസമോ, ഉപയോക്താക്കളോ അറബിമലയാളത്തിനോ കർസോനിക്കോ ഉണ്ടോ? 2012/10/24 Prince Mathew &lt;mr.princemathew(a)gmail.com <mailto:mr.princemathew@gmail.**com &lt;mr.princemathew(a)gmail.com&gt;&gt;&gt; പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍ അറ്റാച്ച് ചെയ്യുന്നു. ഒന്ന് മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന മലയാളലിപിയിലുള്ള പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍ പുറത്തിറക്കിയ പതിപ്പാണിത്. ഗ്ര <http://ml.wikisource.org/**wiki/%E0%B4%AE%E0%B5%81%E0%B4%** B9%E0%B5%8D%E2%80%8C%E0%B4%AF%**E0%B4%A6%E0%B5%8D%E0%B4%A6%E0%** B5%80%E0%B5%BB_%E0%B4%AE%E0%**B4%BE%E0%B4%B2<http://ml.wikisource.org/wi… ന്ഥശാലയിലെ പതിപ്പിന്റെ <http://ml.wikisource.org/**wiki/%E0%B4%AE%E0%B5%81%E0%B4%** B9%E0%B5%8D%E2%80%8C%E0%B4%AF%**E0%B4%A6%E0%B5%8D%E0%B4%A6%E0%** B5%80%E0%B5%BB_%E0%B4%AE%E0%**B4%BE%E0%B4%B2<http://ml.wikisource.org/wi… തെറ്റുതിരുത്താന്‍ ഇതുമായിഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്. ഇവയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ് തിരുത്താമല്ലോ. ഇനി നേരത്തേ പറഞ്ഞകാര്യങ്ങളുടെ മറുപടി/വിശദീകരണം: മുസ്ളീം സമുദായത്തിലെ ഒരു വരേണ്യവിഭാഗം മാത്രമേ അറബിമലയാളം ഉപയോഗിച്ചിരുന്നുള്ളൂ എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, മുസ്ളീങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മതപഠനത്തിന്റെ ഭാഗമാണ് അറബിപഠനവും. അതുകൊണ്ടു തന്നെ സാമൂഹ്യമായ വേര്‍തിരിവുകള്‍ കൂടാതെ തങ്ങള്‍മാര്‍ മുതല്‍ ഒസ്സാന്‍മാര്‍ വരെ എല്ലാ മുസ്ളീങ്ങളും അറബിമലയാളം കൈകാര്യം ചെയ്തിരിക്കാനാണ് സാദ്ധ്യത. കര്‍സോനി, കര്‍ഷൂനി, ഗര്‍ഷൂനി എന്നെല്ലാം പറയാറുണ്ട്. നമ്മുടെ നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുള്ളത് കര്‍സോനി എന്നാണ്. എന്തായാലും അറബിമലയാളത്തിന് ഉണ്ടായിരുന്നത്ര പ്രചാരം ഇതിന് ഉണ്ടായിരുന്നില്ലതന്നെ. കൊല്ലവര്‍ഷം (എ.ഡി. 1806)-ലെ ആര്‍ത്താറ്റ് പടിയോലയില്‍ ഉപയോഗിച്ചിരിക്കുന്നത് വട്ടെഴുത്താണെന്ന് ഇവിടെ <http://arthatcathedral.com/**index.php?option=com_content&** task=view&id=33&Itemid=51<http://arthatcathedral.com/index.php?o… പറയുന്നു. മനുഷ്യര്‍ ഉണ്ടായതിന് ശേഷവും കുരങ്ങുകള്‍ നിലനില്‍ക്കുന്നതുപോലെ കോലെഴുത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും വട്ടെഴുത്ത് നിലനിന്നിരുന്നിരിക്കാം. "ഒരു സമൂഹത്തിനകത്തുതന്നെ പരസ്പരം തിരിച്ചറിയാനാവാത്ത ലിപികളോ ഭാഷയോ നിലനിൽക്കുന്നത് സാമൂഹികോദ്ഗ്രഥനത്തിന് വിഘാതംതന്നെയാണ്." യോജിക്കുന്നു. പക്ഷേ അതിനുള്ള പ്രതിവിധി വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യലല്ല, ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. അല്ലായിരുന്നെന്കില്‍ എളുപ്പമായിരുന്നല്ലോ. ലോകത്ത് ഒരു ഭാഷയും ലിപിയും സംസ്കാരവും മാത്രം മതി എന്നു വെച്ചാല്‍ പോരേ. വിക്കിസമൂഹം എക്കാലവും ബഹുസ്വരതകളെ പ്രോല്‍സാഹിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ടാണ് ഇന്ത്യന്‍ ഹിന്ദി <http://hi.wikipedia.org>യെപ്**പോലെതന്നെ ഫിജിയന്‍ ഹിന്ദി <http://hif.wikipedia.org>യെയു**ം വിക്കിപീഡിയ അംഗീകരിക്കുന്നത്. On 10/24/12, Shiju Alex &lt;shijualexonline(a)gmail.com <mailto:shijualexonline@gmail.**com &lt;shijualexonline(a)gmail.com&gt;&gt;&gt; wrote: ലിപിവ്യത്യാസമില്ലാതെ എല്ലാ മലയാളകൃതികളും മലയാളം വിക്കിഗ്രന്ഥശാലയിൽ ആവാം എന്ന ഏകദെശധാരണ ആയതിനാൽ മലയാളലിപിയിൽ അല്ലാത്തതും എന്നാൽ മലയാളഭാഷയിൽ ഉള്ളതുമായ ഒരു കൃതി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് സാങ്കേതികകാര്യങ്ങൾ > പരീക്ഷിക്കേണ്ടതുണ്ട്. > അതിനായി ഞാൻ നിർദ്ദേശിക്കുന്നത് ഒരു പക്ഷെ മലയാളത്തിലെ കണ്ടെടുക്കപ്പെട്ട > ഏറ്റവും പ്രാചീനകൃതിയായ മുഹ്‌യുദീൻ മാല<http://ml.wikisource.org/**wiki/%E0%B4%AE%E0%B5%81%E0%B4%** B9%E0%B5%8D%E2%80%8C%E0%B4%AF%**E0%B4%A6%E0%B5%8D%E0%B4%A6%E0%** B5%80%E0%B5%BB_%E0%B4%AE%E0%**B4%BE%E0%B4%B2<http://ml.wikisource.org/wi… തന്നെയാണ്. ഇത് നിർദ്ദേശിക്കാനുള്ള പ്രധാനകാരണം ഈ കൃതി മലയാളലിപിയിൽ ഇതിനകം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ് എന്നതു കൊണ്ടാണ്. (പക്ഷെ മലയാളലിപിയിൽ ഉള്ള ഈ പതിപ്പിൽ അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് ആരൊക്കെയോ പറഞ്ഞിരുന്നു. അത് ഉറപ്പുള്ളവർ അക്ഷരത്തെറ്റ് തിരുത്തുക). നമുക്ക് ഇനി ഈ കൃതിയുടെ അറബിമലയാളം പതിപ്പ് ആവശ്യമാണ്. ലഭ്യമായ ഏറ്റവും പഴയ പതിപ്പ് ആണ് വേണ്ടത്. 100ലേറെ വർഷം പഴക്കമുള്ളതാണെങ്കിൽ ഏറ്റവും അഭികാമ്യം. ഈ തരത്തിൽ മുഹ്‌യുദ്ദീൻ മാലയുടെ അറബി മലയാളത്തിലുള്ള പതിപ്പ് ഈ ലിസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയ്യിൽ (അല്ലെങ്കിൽ പരിചയക്കാരുടെ കൈയ്യിൽ) ഉണ്ടെങ്കിൽ ആ വിവരം പങ്ക് വെച്ചാൽ നന്നായിരുന്നു. അതിന്റെ ഒപ്പം തന്നെ ഈ കൃതിയുടെ മലയാളലിപിയിൽ ഉള്ള ഏറ്റവും പഴയ പതിപ്പും > ലഭ്യമാണെങ്കിൽ പങ്ക് വെക്കണം എന്ന് അഭ്യർത്ഥിക്കുന്നു. > ഷിജു > 2012/10/24 Georgekutty K.A. &lt;jorjqt(a)live.com <mailto:jorjqt@live.com>> >> '*കർസോനി*' എന്നോ '*കർസോൻ*' എന്നോ? ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളുടെ > ഓശാന പതിപ്പിനെഴുതിയ ഉപോദ്ഘാതത്തിൽ സ്കറിയാ സക്കറിയ '*കർസോൻ*' എന്നാണ് > എഴുതിയിരിക്കുന്നത്. സൂനഹദോസ് കാനനിലും '*കറുസൊൻ*' എന്നാണ്. "*ശുദ്ധമാന > സുനഹദോസിന്ന വിളിക്കപ്പെട്ടു വന്നവരാരും മലയാഷ്മയിലും കറുസൊനിലുംഎഴുത്തുപെട്ട > സുനഹദൊസിൽ ഒപ്പുകുത്താതെ പൊകരുത എന്ന വഴക്കത്തിന്റെറയും > മഹറൊന്ററയും പ്രാശ്യത്വത്താല*" മെനസിസ് മെത്രാപ്പോലീത്ത കല്പിച്ചതായി കാനനിൽ > പറയുന്നു (ഏഴാം മൗത്വാ പത്തൊൻപതാം കാനോന - പുറം 245) > > ജോർജുകുട്ടി > > ------------------------------**------------------------------** ------------------------------**----- > Date: Tue, 23 Oct 2012 20:34:30 +0530 > From: tonynantony(a)gmail.com <mailto:tonynantony@gmail.com> > To: wikiml-l(a)lists.wikimedia.org <mailto:wikiml-l@lists.**wikimedia.org<wikiml-l@lists.wikimedia.org> > Subject: Re: [Wikiml-l] അറബിമലയാളം > > ഏതു ലിപിയിലെഴുതിയാലും ഉച്ചരിക്കുന്നത് മലയാളമെങ്കില്‍(അറബി മലയാളം > പോലുള്ളവ)എന്നേ ഉദ്ദേശിച്ചുള്ളു. നാടന്‍ പാട്ടുകളെക്കുറിച്ചല്ല പറഞ്ഞത്. > 2012/10/23 thachu mon &lt;thachan.makan(a)gmail.com <mailto:thachan.makan@gmail.**com &lt;thachan.makan(a)gmail.com&gt;&gt;&gt; > കർസോനി ഇവിടെ <http://en.wikipedia.org/wiki/**Garshuni<http://en.wikipedia.org/wiki/Garshuni>> ഉണ്ട്. > സുറിയാനിലിപിയിൽ മറ്റു ഭാഷകളും എഴുതിയിരുന്നു. കർസോനി അവയ്ക്കൊക്കെ ഉള്ള > പേരാണ്. പരമ്പരാഗതമായി മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചുവന്നത് > കർസോനിയായിരുന്നു. കർസോനി ഒരു ലിപിവ്യവസ്ഥയിലപ്പുറം ഒരു > സാഹിത്യപ്രസ്ഥാനത്തിന് > രൂപംനൽകിയിട്ടുണ്ടോ എന്നറിയില്ല. റമ്പാൻ പാട്ട് തുടങ്ങിയ ഫോൿസാഹിത്യം > എഴുതപ്പെട്ടതാണോ എന്നോ കാലഘട്ടം ഏതെന്നോ അറിയാമ്മേല. അറബിമലയാളത്തിനെക്കാൾ > എന്തായാലും കർസോനിക്ക് പ്രാചീനത കാണും. എന്നാൽ അതുപോലെ ആധുനികതയുണ്ടെന്ന് > തോന്നുന്നില്ല.സ്വാതന്ത്രസമരകാ**ലത്ത് പത്രങ്ങളും മാസികകളുമൊക്കെ ഉണ്ടായിരുന്നു > അറബിമലയാളത്തിന്. (മദ്രസയിൽ എഴുത്ത് പഠിപ്പിച്ചതുകൊണ്ട് മാത്രം > അറബിമലയാളസാഹിത്യത്തിന് ഇന്ന് വേണ്ട പരിഗണനയുണ്ടെന്ന് പറയാമോ അസീസ്?) > എന്തായാലും കർസോനി ചെറുവിഭാഗം ക്രിസ്ത്യാനികളുടെ മാത്രമായിരുന്നു. അറബിമലയാളം > മലബാറിലെ മുസ്ലീങ്ങളിലും ഒതുങ്ങിയിരുന്നു. > > വട്ടെഴുത്ത് 19-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ പ്രചാരത്തിലുണ്ടായിരുന്നു എന്ന > പ്രസ്താവന പരിശോധിക്കണം. 15-ആം നൂറ്റാണ്ടിനു ശേഷം വട്ടെഴുത്തിന്റെ > വികസിതരൂപമായ കോലെഴുത്താണ് നിലവിൽ വരുന്നത്. മലബാറിൽ കാര്യമായി > പ്രചാരത്തിലിരുന്ന കോലെഴുത്തിൽ പലമാതിരി വൈവിധ്യമുണ്ടായിരുന്നു. > "*അതുവരെ സമൂഹത്തിലെ > വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു > ഇതിന് പ്രചാരമുണ്ടായിരുന്നത്*." ബാക്കിയുള്ളവർക്കിടയിൽ പറ്റു > ലിപികളായിരുന്നു പ്രചാരത്തിൽ എന്നല്ല പ്രിൻസ്, ആ മേൽജാതിക്കാർക്കു മാത്രം > അവകാശപ്പെട്ടതായിരുന്നു എഴുത്തുതന്നെ. ഇതിൽ ഹിന്ദുവും ക്രിസ്ത്യാനിയും > മുസൽമാനും പെടും. ഗ്രന്ഥാക്ഷരത്തിന് മുമ്പേ മണിപ്രവാളത്തിൽ > സ്ഥാനമുണ്ടായിരുന്നു. പിന്നീട് കോലെഴുത്തു-ഗ്രന്ഥപാരമ്പര്യങ്ങൾ ഇണക്കി > മാനകീകരിക്കപ്പെട്ട മലയാണ്മയ്ക്കു എഴുത്തച്ഛന്റെ കാലഘട്ടത്തിനുശേഷം > കോലെഴുത്തിനെപ്പോലെത്തന്നെയോ അധികമോ സ്വീകാര്യത കിട്ടിയിട്ടുണ്ട് എന്ന് > കരുതണം. അർണ്ണോസുപാതിരിയെപ്പോലുള്ളവർ ഗ്രന്ഥാക്ഷരത്തിലാണ് എഴുതിയിരുന്നത്. ഈ > പ്രചാരവും കോലെഴുത്തിനെ അപേക്ഷിച്ച് അതിനുണ്ടായിരുന്ന ഏകീകൃതവ്യവസ്ഥയുമാണ് > മിഷനറിമാർ വിദ്യാഭ്യാസപ്രവർത്തനത്തിൽ ആര്യ എഴുത്ത് സ്വീകരിക്കാൻ കാരണം. > ഒരു സമൂഹത്തിനകത്തുതന്നെ പരസ്പരം തിരിച്ചറിയാനാവാത്ത ലിപികളോ ഭാഷയോ > നിലനിൽക്കുന്നത് സാമൂഹികോദ്ഗ്രഥനത്തിന് വിഘാതംതന്നെയാണ് (തെളിവുകൾ നിരവധി). > അത് സമൂഹത്തെ തുറസ്സിൽനിന്ന് അറകളിലാക്കുന്ന മറ്റൊരു ഘടകമാകും. അങ്ങനെ > ആകാതിരിക്കുന്നെങ്കിൽ അത് മറ്റു ഘടകങ്ങൾ കാരണമാണ്. പരസ്പരവിനിമയത്തിന് > വൈവിധ്യം തടസ്സമാകരുത്. (പ്രിൻസ് തന്നെ നാനാജാതിമതസ്ഥർ ഒരുമിച്ച് അക്ഷരം > പഠിക്കുന്ന ദൃഷ്ടാന്തവും പറയുന്നു) > > കഥ എന്തായാലും, ഗ്രന്ഥമായാലും വട്ടെഴുത്തായാലും കർസോനിയായാലും > അറബിമലയാളമായാലും നമുക്ക് മലയാളിക്ക് വായിക്കാൻ പറ്റുന്ന ഒരു പാഠം > നിർബന്ധമാണ്. അതാണ് മേൽപ്പറഞ്ഞ വൈവിധ്യത്തെ വിനിമയക്ഷമമാക്കുന്ന ഘടകം. > പിന്നെ, ടോണി പറഞ്ഞത് മനസ്സിലായില്ല. വായ്മൊഴിമലയാളം കൊണ്ട് നാടൻപാട്ടുകളും > മറ്റുമാണോ ഉദ്ദേശിക്കുന്നത്? എങ്കിൽ, ആധികാരികരേഖയില്ലാത്ത വാമൊഴിപാഠം > ഗ്രന്ഥശാലയിൽ ചേർക്കാനാവില്ല എന്നാണ് ഉത്തരം. > > From: tony antony &lt;tonynantony(a)gmail.com <mailto:tonynantony@gmail.com>**> > To: Malayalam Wikimedia Project Mailing list &lt;wikiml-l(a)lists.wikimedia.org <mailto:wikiml-l@lists.**wikimedia.org<wikiml-l@lists.wikimedia.org> >> >> Cc: >> Date: Tue, 23 Oct 2012 18:12:57 +0530 >> Subject: Re: [Wikiml-l] അറബിമലയാളം > >> ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി > മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് > ഉള്‍പ്പെടുത്തുന്നത് > നന്നായിരിക്കും > > 2012/10/23 Shiju Alex &lt;shijualexonline(a)gmail.com <mailto:shijualexonline@gmail.**com &lt;shijualexonline(a)gmail.com&gt; > > >> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന >> സമ്പ്രദായം നിലനിന്നിരുന്നു. > > >> കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം >> വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും > > >> 2012/10/23 ViswaPrabha (വിശ്വപ്രഭ) &lt;viswaprabha(a)gmail.com <mailto:viswaprabha@gmail.com>**> > >> +1 Prince Mathew > > >> 2012/10/23 Prince Mathew &lt;mr.princemathew(a)gmail.com <mailto:mr.princemathew@gmail.**com &lt;mr.princemathew(a)gmail.com&gt; > > >> നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ >> സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും > പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ > വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു > ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ > വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും > മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ് > മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം. > അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന > സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ > ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ > ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ > ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്. > >> പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു >> മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ >> ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി, > ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും > ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു. > ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ >> എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ >> സമ്പുഷ്ടമാക്കുകയാണു ചെയ്യുക. > >> വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല >> ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ > പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക > രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക് > യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. > >> On 10/22/12, sugeesh | സുഗീഷ് * &lt;sajsugeesh(a)gmail.com <mailto:sajsugeesh@gmail.com>> wrote: >> > അങ്ങനെ ആയാലും മതി... >> >> > 2012/10/22 manoj k &lt;manojkmohanme03107(a)gmail.com <mailto:manojkmohanme03107@**gmail.com<manojkmohanme03107@gmail.com> > >> >> >> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ് >> >> < > http://ml.wikisource.org/wiki/**%E0%B4%B5%E0%B4%BF%E0%B4%95%** E0%B5%8D%E0%B4%95%E0%B4%BF%E0%**B4%97%E0%B5%8D%E0%B4%B0%E0%B4%** A8%E0%B5%8D%E0%B4%A5%E0%B4%B6%**E0%B4%BE%E0%B4%B2:%E0%B4%B5%** E0%B4%BF%E0%B4%95%E0%B5%8D%E0%**B4%95%E0%B4%BF_%E0%B4%AA%E0%** B4%9E%E0%B5%8D%E0%B4%9A%E0%B4%**BE%E0%B4%AF%E0%B4%A4%E0%B5%8D%** E0%B4%A4%E0%B5%8D_(%E0%B4%A8%**E0%B4%BF%E0%B5%BC%E0%B4%A6%E0%** B5%8D%E0%B4%A6%E0%B5%87%E0%B4%**B6%E0%B4%99%E0%B5%8D%E0%B4%99%** E0%B5%BE)#.E0.B4.85.E0.B4.B1.**E0.B4.AC.E0.B4.BF.E0.B4.AE.E0.** B4.B2.E0.B4.AF.E0.B4.BE.E0.B4.**B3.E0.B4.82<http://ml.wikisource.org/wik… <http://ml.wikisource.org/**wiki/%E0%B4%B5%E0%B4%BF%E0%B4%** 95%E0%B5%8D%E0%B4%95%E0%B4%BF%**E0%B4%97%E0%B5%8D%E0%B4%B0%E0%** B4%A8%E0%B5%8D%E0%B4%A5%E0%B4%**B6%E0%B4%BE%E0%B4%B2:%E0%B4%** B5%E0%B4%BF%E0%B4%95%E0%B5%8D%**E0%B4%95%E0%B4%BF_%E0%B4%AA%** E0%B4%9E%E0%B5%8D%E0%B4%9A%E0%**B4%BE%E0%B4%AF%E0%B4%A4%E0%B5%** 8D%E0%B4%A4%E0%B5%8D_%28%E0%**B4%A8%E0%B4%BF%E0%B5%BC%E0%B4%** A6%E0%B5%8D%E0%B4%A6%E0%B5%87%**E0%B4%B6%E0%B4%99%E0%B5%8D%E0%** B4%99%E0%B5%BE%29#.E0.B4.85.**E0.B4.B1.E0.B4.AC.E0.B4.BF.E0.** B4.AE.E0.B4.B2.E0.B4.AF.E0.B4.**BE.E0.B4.B3.E0.B4.82<http://ml.wikisourc… <http://**ml.wikisource.org/wiki/%E0%B4%** B5%E0%B4%BF%E0%B4%95%E0%B5%8D%**E0%B4%95%E0%B4%BF%E0%B4%97%E0%** B5%8D%E0%B4%B0%E0%B4%A8%E0%B5%**8D%E0%B4%A5%E0%B4%B6%E0%B4%BE%** E0%B4%B2:%E0%B4%B5%E0%B4%BF%**E0%B4%95%E0%B5%8D%E0%B4%95%E0%** B4%BF_%E0%B4%AA%E0%B4%9E%E0%**B5%8D%E0%B4%9A%E0%B4%BE%E0%B4%** AF%E0%B4%A4%E0%B5%8D%E0%B4%A4%**E0%B5%8D_%28%E0%B4%A8%E0%B4%** BF%E0%B5%BC%E0%B4%A6%E0%B5%8D%**E0%B4%A6%E0%B5%87%E0%B4%B6%E0%** B4%99%E0%B5%8D%E0%B4%99%E0%B5%**BE%29#.E0.B4.85.E0.B4.B1.E0.** B4.AC.E0.B4.BF.E0.B<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%… 4.AE.E0.B4.B2.E0.B4.AF.E0.B4.**BE.E0.B4.B3.E0.B4.82> > > >> ചെയ്തിട്ടുണ്ട്. > >> > >> ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ? > >> > >> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് * > >> &lt;sajsugeesh(a)gmail.com <mailto:sajsugeesh@gmail.com>>** എഴുതി: > >> > >> അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ.... > >> > >> > >> ______________________________**_________________ > >> Wikiml-l is the mailing list for Malayalam Wikimedia Projects > >> email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> > >> Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… >> >> >> >> To stop receiving messages from Wikiml-l please visit: >> >> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… >> >> >> >> >> >> > -- >> > *sugeesh|സുഗീഷ് >> > nalanchira|നാലാഞ്ചിറ >> > thiruvananthapuram|തിരുവനന്തപു**രം >> > 8590312340|9645722142* >> >> ______________________________**_________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> > Website: https://lists.wikimedia.org/** mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w… > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… > > > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> > Website: https://lists.wikimedia.org/** mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w… > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… > > > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> > Website: https://lists.wikimedia.org/** mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w… > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… > > > > ______________________________**_________________ > Wikiml-l mailing list > Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> >> >> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… >> > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… > > > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> > Website: https://lists.wikimedia.org/** mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w… > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… > > > > ______________________________**_________________ Wikiml-l is the mailing > list for Malayalam Wikimedia Projects email: > Wikiml-l(a)lists.wikimedia.**orgWebsite <mailto:Wikiml-l@lists.**wikimedia.orgWebsite<Wikiml-l@lists.wikimedia.orgWebsite> : > https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… stop receiving > messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> > Website: https://lists.wikimedia.org/** mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/w… >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… >> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email:Wikiml-l@lists.**wikimedia.org<email%3AWikiml-l@lists.wikimedia.org> <mailto: Wikiml-l(a)lists.**wikimedia.org &lt;Wikiml-l(a)lists.wikimedia.org&gt;&gt; Website:https://lists.**wikimedia.org/mailman/**listinfo/wikiml-l<https:… To stop receiving messages from Wikiml-l please visit: https://lists.wikimedia.**org/mailman/options/wikiml-l<https://lists.wik… ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org &lt;Wikiml-l(a)lists.wikimedia.org&gt; Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik… ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wi… To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wik…
നല്ല കഥകൾ ആയിട്ടും എന്തുകൊണ്ടോ അത്രയൊന്നും ശ്രദ്ധ കിട്ടാതെ പോയ സമാഹാരമാണ് കപ്പിത്താൾ. ചെറുകഥയുടെ പതിവ് രീതി യിൽ നിന്നും കുതറി മാറാനും ഓരോന്നും വ്യത്യസ്ത മാക്കുവാനും കഥാകൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ “വരും കാലത്ത് കഥയുടെ കണക്കെടുപ്പുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാള സാഹിത്യത്തില്‍ മുന്‍നിരയില്‍ കസേര വലിച്ച്ച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു” എന്നെഴുതിയത്. കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ ഈ വിലയിരുത്തൽ ശരിയാണ് എന്ന് തോന്നി. ഓരോ കഥയുടെയും ആഖ്യാനത്തിൽ കാണിച്ചിട്ടുള്ള സൂക്ഷ്മത അതിനു തെളിവാണ്. ഈ കഥ എങ്ങനെയല്ലാം സംവദിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആർ മീര ‘ആഴങ്ങൾക്കുളമേലുള്ള പ്ലവനം’ എന്ന അവതാരികയിൽ ഏറ്റവും ഭംഗിയായും കൃത്യമായും സൂചിപ്പിച്ചിട്ടുണ്ട്. അതിനേക്കാൾ ഭംഗിയായി എനിക്കവതരിപ്പിക്കാൻ കഴിയാത്തതിനാൽ ആ വരികൾ തന്നെ കുറിക്കട്ടെ “പാമ്പു കടിക്കുന്നത് ഇറച്ചി തിന്നാനല്ല. ശത്രുവിന്റെ നാഡികൾ തളർത്തി കൊള്ളാൻ വേണ്ടി തന്നെയാണ്. ബിജുവിന്റെ കഥകൾ വായിക്കുന്നവരോട് ഒരു വാക്ക്- ജാഗ്രത! ഈ കഥകൾ ‘പരിമിതി കളുടെ വിളംബരങ്ങൾ’ അല്ല. ‘മനുഷ്യരെയും സമൂഹത്തെയും മുഖ്യചേരുവകളാക്കിയ പാചകപരിപാടി’യുമല്ല. സത്യത്തിൽ ഇവ ‘ചെറു’കഥകളല്ല, മനുഷ്യരെ അന്യഗ്രഹജീവികളാക്കുന്ന ബെൻടെന്റെ വാച്ച് കണക്കെ, വായനക്കാരെ ലിറ്റിൽ ഗ്രീൻ ഫ്രോഗുകൾ ആക്കാൻ ശേഷിയുള്ള ഓംനിട്രിക്സ് ഉപകരണങ്ങളാണ്. ലാഘവത്തോടെയാണ് പറയുന്നതെങ്കിലും ഈ കഥ കേട്ടുകഴിയുമ്പോൾ നാം വല്ലാത്തൊരു വിങ്ങലിന്റെ ഹോർലിക്സ് കുപ്പിക്കുള്ളിൽ അടയ്ക്കപ്പെടും. നിഷ്ടൂരമായൊരു സത്യസന്ധതയുടെ ബ്ലെയ്ഡ് കൊണ്ട് വയറു നെടുകെ കീറിമുറിക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കും. നമ്മുടെതന്നെ നിഴലുകള്‍ കണ്ട് അസ്വസ്ഥത തോന്നുന്നതാണ് സമകാലിക ജീവിതത്തിലെ ഏറ്റവും വലിയ തമാശയെന്ന ആത്മനിന്ദയില്‍ പുളയും” ബെണ്ടനും പോച്ചയും, നാലു പെണ്ണുങ്ങള്‍, ചുരുട്ടിയെറിഞ്ഞത്, അതെ കഥയുടെ പുതിയഖ്യാനം, കപ്പിത്താള്‍, ഒരു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വല്ലാര്‍പ്പാടത്തമ്മ, വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, സത്താവാദപരമായ ചില സന്ദേശങ്ങള്‍, യാത്രാവിവരണം, മലബന്ധദേശം, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരന്‍ എന്നീ പന്ത്രണ്ട് കഥകള്‍ അടങ്ങിയതാണ് ഈ കപ്പിത്താള്‍ എന്ന സമാഹാരം ബെണ്ടനും പോച്ചയും എന്ന കഥ സമകാലിക യാഥാർഥ്യവും മലയാളിയയുടെ ജീവിതവുമായി ഏറെ ബന്ധപെട്ടു കിടക്കുന്നു. മലയാളിയുടെ ജീവിതത്തെ പിളർത്തിവെച്ച് അതിനു നടുവിലൂടെ യാണ് ഈ കഥ നടന്നു നീങ്ങുന്നത് ബി സനാതനൻ നായർ എന്ന സനുകുട്ടൻ തന്റെ പേര് ബെണ്ടനെന്നാക്കിയത് ഒരു കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ചുകൊണ്ടാണ്. ബെൻടെൻ എന്ന പ്രശസ്തമായ ഈ കഥാപാത്രം മലയാള ഇളംമനസുകളിൽ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് ഈ കഥയിൽ വരച്ചു കാട്ടുന്നു ഇതിൽ പോച്ച എന്നത് നമ്മുടെ ചുറ്റുവട്ടത് നിന്നും നാം നിരന്തരം ആട്ടിയോടിക്കാൻ വെമ്പുന്ന അന്യസംസ്ഥാനത്തിൽ നിന്നും എത്തിയ അനാഥ ബാലനാണ് ഇവരുടെ സൗഹൃദം ആണ് ഈ കഥ എങ്കിലും അവിശ്വസനീയമായ ഒരു അന്ത്യത്തിൽ കഥയെ കൊണ്ടുപോകാൻ ബിജുവിനാകുന്നു. ലാബിലെ മേശയിൽ നാല് മുള്ളാണികളിൽ കാലുകൾ ബന്ധിച്ചു യേശുവിനെ പോലെ കിടക്കുന്ന തവളയെ കീറിമുറിക്കുന്ന ലാഘവത്തോടെ ഒരു മനുഷ്യകുട്ടിയുടെ വയറു കീറിമുറിക്കാൻ തയ്യാറാവുന്ന അവസ്ഥ. നിലവിൽ അനാഥമായി അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രതീകമാണ് ഇവിടെ പോച്ചയെന്ന ബാലനും . ഇനിയും പോച്ചമാരുടെ വയറുകൾ ബെണ്ടന്മാർ കീറിമുറിച്ചേക്കാം…സമകാലിക രാഷ്ട്രീയത്തെയും സാമൂഹികാവസ്ഥയെയും മേശയിൽ കിടത്തി കീറിമുറിക്കാൻ കഥാകൃത്തിനാവുന്നു. ബിജുവിന്റെ കഥകളിലെ പെണ്ണുകൾ അബലകളല്ല. അവർക്ക് യഥാ സമയങ്ങളിൽ അസാമാന്യ ശക്തിയും പ്രതികരണ ശേഷിയും നൽകിയിട്ടുണ്ട്. നാല് പെണ്ണുങ്ങൾ എന്ന കഥ പ്രാദേശിക ഭാഷയുടെ നല്ല പരീക്ഷണമാണ്. ബാക്കിയുള്ള സ്ത്രീധനം കൊണ്ടുവരാത്ത തന്റെ ഭാര്യ നിമ്മിയെ ഭർത്താവ് മാത്തുക്കുട്ടി മർദ്ദിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് മാത്തുക്കുട്ടിയുടെ ഇളയ പെങ്ങളായ എണ്ണയാണ്. അന്നക്കൊച്ചിന്റെ ഇടപെടൽ ഈ കഥയെ വ്യത്യസ്തമാക്കുന്നു. ആക്രമകാരിയായ മാത്തുകുട്ടിയെ കയ്യുംകാലും കെട്ടി മുറ്റത്ത് ഇടുവാനുള്ള ധൈര്യം പോലും കാണിക്കുന്നു. കൊച്ചി നഗരത്തെ ചുറ്റിപറ്റി കേരളത്തിന്റെ സാമൂഹികാവസ്ഥയും രാഷ്ട്രീയവും തുറന്നു കാട്ടുന്ന കഥയാണ് ‘ചുരുട്ടിയെറിഞ്ഞത്’. ഈ കഥയിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രധാന സാന്നിധ്യമാണ്. ബംഗാളില്‍ നിന്നും ജോലി തേടി എത്തിയ ബസുവും ഭാര്യ ദുര്‍ഗ്ഗയും മകള്‍ അമര്‍ത്യയും അവര്‍ പുറമ്പോക്കില്‍ കെട്ടപൊക്കാന്‍ ഒരുങ്ങുന്ന ജീവിതവും അതിനിടയില്‍ അവര്‍ക്കുണ്ടാവുന്ന ദുരന്തവുമാണ് ഈ കഥ. വണ്ടി വിളിക്കാന്‍ പണമില്ലാതെ അസുഖം മൂര്‍ച്ചിച്ച കുട്ടിയെ എടുത്ത് കിലോമീറ്ററുകള്‍ നടക്കുകയും അതിനിടയില്‍ കുഞ്ഞ് മരിക്കുകയും ആംബുലന്‍സ് പോലും അനുവദിക്കാതെ ശവമുമായി നടന്നതും ഇന്ത്യന്‍ യാതാര്‍ത്ഥ്യം ആണെന്ന കാര്യം നമ്മള്‍ വായിച്ചു മറക്കാനുള്ള സമയം പോലും ആയിട്ടില്ല ഈ കഥയും അത്തരം ദാരിദ്ര്യത്തിന്റെ യാതാര്‍ത്ഥ്യം മകളുടെ മരണവും ഇതേ അവസ്ഥയും വരുന്നുണ്ട്, ഈ കഥ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത് വലിയ തലങ്ങളിലേക്കുള്ള ചര്‍ച്ചകളാണ് ജീവിതമാണ്‌. അന്യ സംസ്ഥാന തൊഴിലാളികള്‍ എല്ലാം ക്രിമിനലുകള്‍ ആണെന് വാദിക്കുന്നവര്‍ അവരുടെ ജീവിതാവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല കുറഞ്ഞ പക്ഷം മലയാളിയുടെ കാപട്യം മറച്ചു പിടിക്കാനെങ്കിലും ഈ വാദം ചിലർ പറയാറുണ്ട് “മൂന്നു ദിവസമായി പെയ്യുന്ന മഴ ഇനിയും നീണ്ടാല്‍ കയ്യിലുള്ള കാശ് തീര്‍ന്നുപോകുമല്ലോഎന്ന് ബസു പേടിച്ചു. രാത്രിയില്‍ ഉള്ള റോഡ്‌ പണിക്കു പോയാല്‍ നാനൂറു രൂപ കിട്ടും. ഒരു നേരം കഴിക്കാനുള്ള പൊറോട്ടയും പകല്‍ കിടന്നുറങ്ങാം ഒന്നും കഴിക്കേണ്ട അത്രയും പൈസ ലാഭം” ഇതവര്‍ നേരിടുന്ന ജീവിത യഥാര്‍ത്ഥ്യമാണ് ആരെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ എല്ലാ പാതകങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കുന്നവര്‍ക്ക് ഈ കഥയുടെ അന്ത്യം ഒരു മറുപടിയാണ് ആ ചുരുട്ടിയെറിയല്‍ നമ്മുടെ മുഖത്തേക്ക് തന്നെയാണ്. എന്നാല്‍ ആ ചുരുട്ടിയെറിഞ്ഞ ഇരുപത് രൂപ തിരയുന്നതാണ് നമ്മുടെ സാമൂഹികാവസ്ഥയുടെ നേര്‍ചിത്രം ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥയാണിത്. ഈ സമാഹാരത്തിലെ മികച്ച കഥയാണ് കപ്പിത്താള്‍, പുരുഷ കേസരികളുടെ കുത്തകയായ കപ്പല്‍ ജോലിയും ക്യാപ്റ്റന്‍ പദവിയും ഒരു സ്ത്രീ എത്തിപെട്ടാല്‍ ഉണ്ടാവാനിടയുല്‍ അവസ്ഥ നമുക്കൂഹിക്കാം എന്നാല്‍ ബിജുവിന്റെ കഥകളിലെ പെണ്ണുങ്ങള്‍ താരതമ്യേന ശക്തിയുള്ളവരും തന്റേടം ഉള്ളവരുമാണ്‌ കഥയിലെ ഭാഷ ശ്രദ്ധേയമാണ് കഥ തുടങ്ങുന്നത് തന്നെ ഉള്‍ക്കടലിനെ ഒരു ഗര്‍ഭിണിയുമായ് ഉപമിച്ചു കൊണ്ടാണ് “തുറമുത്തേക്ക് ഒരു കപ്പല്‍ അടുക്കാന്‍ തുടങ്ങുമ്പോള്‍ ഉള്‍ക്കടല്‍ ഗര്‍ഭിണിയെപ്പോലെയാകും. പ്രസവകട്ടിലില്‍ കാലുകള്‍ കവച്ച് ജനനേന്ദ്രിയമുഖം വിശാലമായി തുറന്ന്, അമുക്കി മുക്കിക്കൊണ്ട് ചാഞ്ഞു മലര്‍ന്നു കിടക്കുന്ന ഗര്‍ഭിണിയെ പോലെ. അഴിമുഖം ഭേദിച്ച് ചെറുകപ്പലുകളുടെ കടന്നുവരവ് ഒരു കുഴച്ചക്കയുടെ ചുളയില്‍ നിന്നും കുരു തെന്നിച്ചെടുക്കുന്നതുപോലെ അനായാസമാണ്. പക്ഷെ വലിയ കപ്പലുകളുടെ വരവോ! അത് തുറമുഖത്തിനു കൊടിയ പ്രസവവേദനയേകും. എന്നാല്‍ ഒരമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുംപോലെയാണ് കടല്‍ എല്ലാ കപ്പലുകളേയും ഒരേപോലെ പരിഗണിക്കുന്നത്. അമ്മ ഒരു കടല്‍ പോലെ വിശാലമാണെന്നുംഅമ്മയുടെ ആഴങ്ങള്‍ക്കുമേലുള്ള ഒരു പ്ലവനം മാത്രമാണ് എല്ലാ കപ്പലോട്ടങ്ങളുമെന്ന് ശര്‍മിളയ്ക്ക് തോന്നിയിരുന്നു” കപ്പല്‍ ജോലിയും ജീവിതവും സ്ത്രീകള്‍ക്ക് അന്യമാനെന്നതിനെ ശര്‍മിള പൊളിച്ചെഴുതുകയാണ്. എല്ലാ എതിര്‍പ്പുകളും വേട്ടനോട്ടങ്ങളും തരണം ചെയ്ത് ശര്‍മിള മുന്നേറുന്നു ഒരു സമയം എല്ലാവരെയും അതിശയിപ്പിച്ച് കപ്പല്‍ കൊള്ളക്കായി എത്തിയ കൊള്ളക്കാരന്റെ വൃഷണങ്ങള്‍ ഇടിച്ചു പരത്തി, തന്റെ ജന്മനഗരമായ കൊച്ചിക്ക് അടുത്ത് ഇങ്ങനെ ഒരു കടല്കൊള്ളക്കാരനെ അവള്‍ക്ക് ഇല്ലാതാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. “ദിസീസ് മൈ ഹോം ടൌണ്‍. ഐ ഷാല്‍ മാനേജ്” എന്ന് ധീരതയോടെ പറഞ്ഞ ശര്‍മിളയെ എന്തിനാണ് കഥാകൃത്ത് ഉടനെ തന്നെ വിയര്‍ത്തു വിറങ്ങലിപ്പിച്ചത്. പെണ്ണ് എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ പിടയുന്നുണ്ടാകുമോ? “വൃഷണങ്ങള്‍ ഞെരിഞ്ഞ്‌ ബോധമറ്റ്‌ കിടക്കുമ്പോഴും ഞെളിപിരികൊണ്ടിരുന്ന കള്ളനെ എന്തു ചെയ്യണമെന്ന് അവള്‍ക്കും അറിയില്ലായിരുന്നു. ‘ചത്തുപോയാല്‍ എടുത്തു കടലിലെറിയാം’ എന്ന് പറഞ്ഞത് അവള്‍തന്നെയാണെങ്കിലും അത് കേട്ടപ്പോള്‍ അവള്‍ വിയര്‍ത്തു വിറങ്ങലിച്ചു. കരുത്തുറ്റ തന്റെ ജീവിതം ശര്‍മിള ഒരാണ്‍തുരുത്തില്‍ അടുപ്പിച്ചപ്പോള്‍ ക്യാപറ്റന്‍സി സമ്മാനമായി “കല്യാണത്തിനു മുമ്പ് എന്തൊക്കെ പറഞ്ഞിരുന്നെങ്കിലും കപ്പല്ജീവിതം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നു അയാള്‍ പിന്നെയും പിന്നെയും അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇനി കടലില്‍ പോകേണ്ട എന്നും പോര്ട്ടിലേക്ക് മാറണമെന്നും അവളുടെ ഭര്‍ത്താവ് നിര്‍ബന്ധം പറഞ്ഞു. ‘ആണുങ്ങള്‍ അനന്തമായ കടല്‍സഞ്ചാരത്തില്‍ മുഴുകുമ്പോള്‍ പെണ്ണുങ്ങള്‍ ഒരു തുറമുഖത്ത് നങ്കൂരമിട്ടു കിടക്കണം അല്ലെ’ എന്ന് ശര്‍മിള വാശിപിടിച്ചത് അമ്മയെയും അച്ഛനെയും കൂടി അതിശയിപ്പിച്ചു” ഇതുപോലെ അതിശയിപ്പിക്കുന്ന കഥയാണ് ഇത്. ഈ സമാഹാരത്തിലെ തന്നെ മികച്ച മറ്റുയാത്രാവിവരണവും, കഥകളാണ് വല്ലാര്‍പ്പാടത്തമ്മയും, ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരിത്താഴംകാരനും ഓരോ കഥയും വ്യത്യസ്തത കൊണ്ടും ആഖ്യാന ഭംഗി കൊണ്ടും, കഥകള്‍ക്ക് അനുയോജ്യമായ നാട്ടുഭാഷകള്‍ വഴിയും മികച്ച വായനാസുഖം തരുന്ന കൃതിയാണ്. ഇത് എന്നാല്‍ രു കുട്ടിക്കഥ (മുതിര്‍ന്നവര്‍ക്ക് മാത്രം), വിരേചനത്തിന്റെ ധ്യാന പാഠങ്ങള്‍, എന്നീ കഥകൾ ഇതിനിടയിൽ മുഴച്ചു നിൽക്കുന്നതായി തോന്നി. ഈ പുസ്തകത്തെ പറ്റി പ്രശസ്ത എഴുത്തുകാരൻ എൻ ശശിധരൻ ഇങ്ങനെ പറയുന്നു. “ചെറുകഥയുടെ പതിവുരീതിയെ തിരസ്ക്കരിക്കുന്ന ആഖ്യാനമാണ് മിക്കവാറും എല്ലാ കഥകളിലും പരീക്ഷിച്ചു കാണുന്നത്. അനുഭവങ്ങളുടെ വ്യത്യസ്തവും വിപുലവുമായ ശ്രേണിയിലൂടെ പടർന്നൊഴുകി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു പുഴയുടെ പരപ്പും വേഗവുമാണ് അവ സാക്ഷ്യപ്പെടുത്തുന്നത്.” ഈ വേഗതയും പരപ്പും വായിക്കുന്നവർക്ക് നൽകാൻ കഥാകൃത്തിന് ആയിട്ടുണ്ട് എന്ന് ഉറപ്പിച്ച് പറയാം. നമുക്കൊപ്പം സഞ്ചരിച്ച് കഥയുടെ വേറിട്ട വഴിയിലേക്ക് വായനക്കാരെ നയിക്കാൻ ബിജു സിപിയുടെ കപ്പിത്താൾ എന്ന കഥാസമാഹാരത്തിനാവുന്നു. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് 2014ലെ ചെറുകഥക്കുള്ള അബുദാബി ശക്തി അവാർഡ്‌ ഈ സമാഹാരത്തിനായിരുന്നു ●●●●●●●●●●●●●●●●●● കഥാകൃത്തിനെ കുറിച്ച്‌. ബിജു സിപി എറണാംകുളം പിറവത്തിനടുത്ത്‌ മുതുകുളം വടക്കേക്കരയിൽ ജനനം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും മലയാളത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. പ്രസ്‌ അക്കാദമിയിൽ നിന്നും ജേണലിസം ഡിപ്ലോമ. 1997മുതൽ മാതൃഭൂമിയിൽ. ഇപ്പോൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. പൊതുജന ആരോഗ്യ്‌ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള റീച്‌ ലിലി മീഡിയാ ഫെല്ലോഷിപ്പ്‌, ഇന്ത്യയിലെ മികച്ച പ്രാദേശിക ഭാഷാ ഹെൽത്‌ ജേണലിസ്റ്റിനുള്ള മീഡിയ പാർട്നർഷിപ്പ്‌ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. അമേരിക്കയിലെ നാഷനൽ പ്രസ്‌ ഫൗണ്ടേഷൻറെ ജെടുജെ ഫെല്ലോഷിപ്പോടെ ഫ്രാൻസിൽ നിന്നും ഹെൽത്‌ ജേണലിസത്തിൽ വിദഗ്ധപരിശീലനം നേടി. ചെറുകഥയ്ക്കുള്ള തോമസ്‌ മുണ്ടശേരി പുരസ്ക്കാരം, തകഴി പുരസ്കാരം, വൈക്കം മുഹമ്മദ്‌ ബഷീർ കഥാപുരസ്ക്കാരം, പൊൻകുന്നം വർക്കി പുരസ്ക്കാരം, അങ്കണം അവാർഡ്‌ തുടങ്ങിയ ഏതാനും പുരസ്കാരങ്ങൾ. ആദ്യ കഥാസമാഹാരമായ ചരക്ക്‌ എൻ.എൻ.പിള്ള അവാർഡും. ഇവിജി അവാർഡും നേടിയിരുന്നു. ചരക്ക്, പെലയസ്ഥാനം എന്നിവയാണ് മറ്റു കഥാ സമാഹാരങ്ങൾ.
പരിയാരം : ഇസ്രായേലില്‍ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ തൃശ്ശൂരിലെ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിയാരം സ്വദേശികളായ ലിജോ ജോർജ്, ഭാര്യ ഷൈനി എന്നിവർക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഒളിവിലുള്ള ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന ലിജോ ജോര്‍ജും ഷൈനിയും പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തി കോടികൾ തട്ടിയത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചു. വിശ്വാസം നേടികഴിഞ്ഞാൽ കൊടുത്ത തുക ഇവരുടെ സ്ഥാപനത്തില്‍ തന്നെ നിക്ഷേപമായി സ്വീകരിക്കും. പലരും ബാങ്ക് അക്കൗണ്ട് വഴിയും പണം നല്‍കി. ചിട്ടി ലഭിക്കുന്നവരുടെ അക്കൗണ്ടിലേയ്ക്കു പണം നല്‍കാന്‍ ലിജോ നല്‍കിയ നിര്‍ദേശ പ്രകാരം ചിലര്‍ ചിട്ടി ലഭിച്ചവരുടെ അക്കൗണ്ടിലേയ്ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇസ്രായേല്‍ കറന്‍സിയായാണ് തുക സ്വീകരിച്ചത്. ചിട്ടിത്തുക തിരികെ ചോദിച്ചു തുടങ്ങിയതോടെ ആദ്യം ഒഴിവു കഴിവുകള്‍ പറഞ്ഞ ദമ്പതികള്‍ പിന്നീടു മുങ്ങുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 300ലധികം പേര്‍ ചട്ടി തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നാണ് വിവരം. ഒന്നര കോടിയോളം രൂപ നഷ്ടപ്പെട്ട വ്യക്തികളും ഉണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കി. അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അറിയിച്ചിടുണ്ട്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാനും ആലോചനയുണ്ട്. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരില്‍ പലരും നാട്ടിലേയ്ക്കു മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. തട്ടിപ്പിനിരയാവരുടെ നാട്ടിലുള്ള ബന്ധുക്കളായ 50ഓളം പേര്‍ ഇന്നലെ ഡിവൈഎസ്പി ഓഫിസിലെത്തി പരാതി കൈമാറി. ദമ്പതികള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി അറിയിച്ചു. Tags KANNUR Facebook Twitter Labels ।RITTY ACCIDENT ALAPPUZHA BANGALORE BlSINESS CHENNAl EDUCATION ERANAKULAM GOA Google INDIA IRIKKUR IRITTY KAKKAYANGAD KANNUR KARNATAKA KELAKAM KERALA KOCHI KOZHIKODE MANGALORE MATTANNUR PANOOR PAZHAYANGADI THALIPPARABA THRISSUR WORLD Popular Posts നാല് യുവതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: പൊലീസ് വിശദമായ അന്വേഷണത്തിന് November 24, 2022 തലശ്ശേരി കൊടുവള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു November 23, 2022 വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം, വയോധികന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു November 25, 2022 ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് കഴുത്തില്‍കുരുക്കി കൊന്നു November 26, 2022 Total Pageviews About Us Design by - Iritty Samachar ABOUT Contact Privacy Policy Disclaimers Contact Form ');c.each(function(){if(b.animated==true){a(this).addClass(n)}e.find('.select-tab').append(' '+a(this).attr('tab-ify')+' ')}).eq(d).addClass(k).addClass('tab-'+b.transition);e.find('.select-tab a').on(event,function(){var f=a(this).parent().index();a(this).closest('.select-tab').find('.active').removeClass('active');a(this).parent().addClass('active');c.removeClass(k).removeClass('tab-'+b.transition).eq(f).addClass(k).addClass('tab-'+b.transition);return false}).eq(d).parent().addClass('active')})}}(jQuery); /*! ResizeIfy - LazyIfy on Scroll by Templateify | v1.2.0 - https://www.templateify.com */ !function(a){a.fn.lazyify=function(){return this.each(function(){var t=a(this),dImg=t.attr('data-image'),iWid=Math.round(t.width()),iHei=Math.round(t.height()),iSiz='w'+iWid+'-h'+iHei+'-p-k-no-nu',img='';if(dImg.match('/s72-c')){img=dImg.replace('/s72-c','/'+iSiz);}else if(dImg.match('/w72-h')){img=dImg.replace('/w72-h72-p-k-no-nu','/'+iSiz);}else if(dImg.match('=w72-h')){img=dImg.replace('=w72-h72-p-k-no-nu','='+iSiz);}else{img=dImg;} a(window).on('load resize scroll',lazyOnScroll);function lazyOnScroll(){var wHeight=a(window).height(),scrTop=a(window).scrollTop(),offTop=t.offset().top;if(scrTop+wHeight>offTop){var n=new Image();n.onload=function(){t.attr('style','background-image:url('+this.src+')').addClass('lazy-ify');},n.src=img;}} lazyOnScroll();});}}(jQuery); /*! jQuery replaceText by "Cowboy" Ben Alman | v1.1.0 - http://benalman.com/projects/jquery-replacetext-plugin/ */ (function($){$.fn.replaceText=function(b,a,c){return this.each(function(){var f=this.firstChild,g,e,d=[];if(f){do{if(f.nodeType===3){g=f.nodeValue;e=g.replace(b,a);if(e!==g){if(!c&&/
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന അല്‍ത്തമാസ് കബീര്‍ വിരമിച്ച ഒഴിവിലാണ് സദാശിവം ചുമതലയേറ്റത്. സുപ്രീം കോടതിയുടെ 40ാം ചീഫ് ജസ്റ്റിസാണ് സദാശിവം. തമിഴ്‌നാട്ടിലെ ഈറോഡില്‍ 1949 ഏപ്രില്‍ 27നാണ് പി സദാശിവന്റെ ജനനം. 1977ല്‍ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ ദീര്‍ഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ല്‍ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായിരിക്കെ 2007ലാണു സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിച്ച് ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ക്കു ശിക്ഷ വിധിച്ചതും 1993ലെ മുംബൈ സ്‌ഫോടന കേസിലെ വിധി പ്രഖ്യാപിച്ചതും പി. സദാശിവമാണ്. ഒമ്പതു മാസം ചീഫ് ജസ്റ്റിസ് ആയി പി. സദാശിവം തുടരും. 2014 ഏപ്രില്‍ 27നാണു വിരമിക്കുക. Related Topics: justice p sadashivam Supre court chief justice SUPREME COURT You may like വിഴിഞ്ഞം സമരം; സര്‍ക്കാറിനെതിരെ അദാനിയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ നിയന്ത്രണം നിലവില്‍ വന്നു;ഇനി മുതല്‍ ഒരു വര്‍ഷം 15 സിലിണ്ടര്‍ മാത്രം ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ വാഹനത്തെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന് കാട്ടാന ലുധിയാന കോടതി സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍ കോഴിക്കോട് കോര്‍പറേഷന്റെ 12 കോടി തട്ടിയ സംഭവം; പി എന്‍ ബി മാനേജര്‍ ഒളിവില്‍ തന്നെ, ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും ---- facebook comment plugin here ----- Latest National ലുധിയാന കോടതി സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍ Kerala ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി Kerala അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ വാഹനത്തെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന് കാട്ടാന National ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ നിയന്ത്രണം നിലവില്‍ വന്നു;ഇനി മുതല്‍ ഒരു വര്‍ഷം 15 സിലിണ്ടര്‍ മാത്രം Kerala കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന് Kerala വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണം; ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു Kerala കോഴിക്കോട് കോര്‍പറേഷന്റെ 12 കോടി തട്ടിയ സംഭവം; പി എന്‍ ബി മാനേജര്‍ ഒളിവില്‍ തന്നെ, ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും
ശുദ്ധനുണയനും, മഹാതോന്ന്യാസിയും, എക്കൊണൊമിക്സ്‌ മാത്രം പഠിക്കാത്തവനും, 2003 മുതല്‍ സ്ഥലത്തെ പ്രധാന വഷളനും സര്‍വോപരി ഈ അടുത്തകാലത്ത്‌ മലയാളം ബൂലോകത്ത്‌ ഭൂകമ്പമുണ്ടക്കി നടക്കുന്നവനുമായ ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിനെ കാണ്മാനില്ല!! ബെര്‍ളിത്തരങ്ങളുടെ പതിവു ഡോസ്‌ കിട്ടാതെ പല സ്ഥിരം വായനക്കാരും, തേങ്ങയടിക്കാരും ഇതികര്‍ത്തവ്യതാമൂഢരായി ബൂലോകത്ത്‌ കറങ്ങുന്നുണ്ടെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. അതിനിടെ ഈ തിരോധാനത്തിനു പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ബെര്‍ളിയുടെ ബ്ലോഗിന്റെ തിരോധാനത്തിനുമുമ്പില്‍ ഒരു ബ്ലോഗ്‌ സിന്‍ഡിക്കേറ്റ്‌ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്‌ ആദ്യം കിട്ടിയ സൂചനകള്‍ സൂചിപ്പിക്കുന്നത്‌. നോര്‍ത്ത്‌ കോറിയന്‍ ഹാക്കര്‍മാര്‍ സംഘടിതമായി നടത്തിയ ഒരാക്രമണത്തിന്റെ ഫലമാണീ തിരോധാനം എന്നും കരുതുന്നവരുണ്ട്‌. ആദ്യം ഹാക്ക്‌, എന്നിട്ടും പഠിച്ചില്ലെങ്കില്‍ ആറ്റം ബോംബ്‌ എന്ന് നോര്‍ത്ത്‌ കോറിയന്‍ പട്ടാള മേധാവി പ്രസ്താവിച്ചതായി കേള്‍ക്കുന്നു. സംഗതി ഏതായലും ഇന്നലെ വരെ ബ്ലോഗ്‌ കടന്നിടത്ത്‌ ഇപ്പോള്‍ Shasta Animal Welfare Foundationന്റെ ഒരു തട്ടിക്കൂട്ട്‌ സൈറ്റ്‌ ആണ്‌ കിടക്കുന്നത്‌. ഓഫീസില്‍ വെറുതെ ഇരുന്നു ബോറടിക്കുമ്പോള്‍ സമയം പോകാനായി തുടങ്ങിയ ശീലമാണ്‌ ബ്ലോഗ്‌ വായന, പ്രത്യേകിച്ച്‌ ബെര്‍ളിത്തരങ്ങള്‍.അതുകൊണ്ട്‌ എത്രയം പെട്ടെന്ന് ബെര്‍ളിയുടെ ബ്ലോഗ്‌ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരട്ടെ!! (ബെര്‍ളിയുടെ പോസ്റ്റില്‍ ഇടക്ക്‌ വരുന്ന നല്ല പോസ്റ്റുകളെ ഇഷ്ടപ്പെടുന്ന ഒരു ബുലോഗി) കുറിപ്പ്‌: ഇതില്‍ ആദ്യം കൊടുത്തിരിക്കുന്ന ഭാഗം ബെര്‍ളിയുടെ പ്രൊഫെയിലില്‍ നിന്നും അനുവാദമില്ലാതെ എടുത്തതാണ്‌. By സ്വ:ലേ at August 05, 2009 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: നര്‍മ്മം 1 comment: Unknown said... ഓണ അഘോഷങ്ങൾ ബൂലോകത്ത് തുടങ്ങാൻ പോകുവല്ലെ എന്തേലും ജിമ്മിക്കുകൾ തേടി ആശാൻ പോയതാകും August 5, 2009 at 10:35 PM Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) തിരയാം.. ജനപ്രിയ പോസ്റ്റുകള്‍ ആരോഗ്യമന്ത്രിയുടെ പ്രിസ്ക്രിപ്ഷന്‍ ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍ പഴംപൊരി (ചൂടോടെ) - ഒന്ന് വീതം മൂന്നു നേരം പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം - ... തമോഗര്‍ത്തം (ഫോട്ടോഗ്രാഫ്‌) വീട്ടുമുറ്റത്തുനിന്നും കിട്ടിയത്‌... (വീണ്ടും) വളരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ത്യന്‍ 'ഡിജിറ്റല്‍ പേമെന്റ്' ഇന്‍ഡസ്ട്ട്രിയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ആഴ്ചയാണ് കടന്നുപോയത്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്... പിന്തുടര്‍ച്ച -------- -------- ട്വിട്ടര്‍ Tweets by @rjwarrier ഫേസ്ബുക്ക് ഇതുവരെ വന്നവര്‍ എന്നെപ്പറ്റി ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല. പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.
ദുബായിൽ വിവാഹമോചനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്; കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാൽ തടവും പിഴയും കൃത്യനിർവഹണം; മികച്ച പ്രകടനവുമായി ദുബായ് പോലീസ് യുഎഇയുടെ പ്രഥമ മുൻഗണന വിദ്യാഭ്യാസത്തിന്: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഗ്ലോബൽ വില്ലേജിൽ ആഘോഷപ്പൂരം ദുബൈ ടാക്സി മേഖലക്ക് വലിയ വളർച്ചയെന്ന് റിപ്പോർട്ട് .കോവിഡ് കാലം പിന്നിട്ട് എല്ലാ മേഖലയിലും കുതിപ്പ് തുടരുന്ന ദുബൈയിൽ ആണ് ടാക്സി മേഖലക്കും വലിയ വളർച്ച ഉണ്ടായത് . കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസം 27 ശതമാനത്തിലേറെ വളർച്ചയാണ് കൈവരിച്ചത്. 2019ലെ മേഖലയുടെ പ്രകടനത്തെ അപേക്ഷിച്ച് 101 ശതമാനം തിരിച്ചുവരവാണ് 2022ൽ നേടിയത്. ഇതനുസരിച്ച് കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പൂർണമായും ഈ മേഖല എത്തിച്ചേർന്നതായാണ് വിലയിരുത്തുന്നത്.കഴിഞ്ഞ ആറു വർഷത്തിലെ ഏറ്റവും ഉയർന്ന വളർച്ചനിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വർഷം ആറു മാസത്തിനിടയിൽ എക്സ്പോ 2020 ദുബൈ അടക്കമുള്ള ലോകോത്തര പരിപാടികൾക്ക് നഗരം ആതിഥ്യമരുളിയത് വളർച്ചക്ക് സഹായകമായിട്ടുണ്ട്. ഓൺലൈൻ വഴി ബുക് ചെയ്തുള്ള ടാക്സികൾ, മണിക്കൂർ കണക്കാക്കി വാടകക്കെടുക്കുന്ന ടാക്സികൾ എന്നിവക്കാണ് വലിയ വളർച്ച അടയാളപ്പെടുത്തിയതെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി പ്ലാസിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. ഹലാ ടാക്സി യാത്രകളുടെ എണ്ണം കുത്തനെ വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 157 ശതമാനത്തിന്‍റെ വർധനവാണ് ഇതിലുണ്ടായത്. കോവിഡിന് ശേഷം ദുബൈയിൽ സാധാരണജീവിതം പൂർണമായും തിരിച്ചുവന്നതിന്‍റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഡിസംബർ മുതലുള്ള മാസങ്ങളിലും വലിയ പുരോഗതി മേഖലക്കുണ്ടാവുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Evil Nun Maze: Endless Escape പ്രസാധകരായ കെപ്ലേറിയൻസ് ഹൊറർ ഗെയിംസിൽ നിന്നുള്ള ഒരു ഹൊറർ ഗെയിമായ മോഡ് എപികെ ഡെമോൺ സിസ്റ്റർ മെഡ്ലൈൻ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പുറത്തുകടക്കാത്ത ഇരുണ്ട മേസുകളുമായി ചേസുകൾ സംയോജിപ്പിക്കുമ്പോൾ ഇത് തികച്ചും ഭയാനകമാണ്. ഗൂസ്ബമ്പ്സ് വാങ്ങാൻ നിങ്ങൾ തയ്യാറാണോ? Evil Nun Maze: Endless Escape എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക ഈവിൾ നൂണിൽ നിന്ന് രക്ഷപ്പെട്ട് ഞെട്ടിക്കുന്ന രഹസ്യം പരിഹരിക്കുക ഹൊറർ ഗെയിം എന്നെന്നേക്കുമായി ഒരു ആസക്തി ഗെയിമുകൾ എല്ലായ്പ്പോഴും വ്യത്യസ്ത വികാരങ്ങൾ കൊണ്ടുവരുന്നു: സന്തോഷം, ദുഃഖം, ആവേശം, സമ്മർദ്ദം, ശാന്തത, തീർച്ചയായും, ഭയാനകം. ഭയത്തിന്റെ കാര്യം വരുമ്പോൾ, നിർമ്മാതാക്കൾക്ക് ഗെയിമർമാരെ വിറപ്പിക്കാൻ 1001 മാർഗങ്ങളുണ്ട്. അവർ അവരുടെ ഭയങ്ങളെ ദൃശ്യത്തിൽ നിന്ന് അദൃശ്യതയിലേക്ക് സ്പർശിക്കട്ടെ: ഉയരങ്ങളെക്കുറിച്ചുള്ള ഭയം, ഇരുട്ടിനെക്കുറിച്ചുള്ള ഭയം, വിചിത്രമായ ശബ്ദങ്ങളെക്കുറിച്ചുള്ള ഭയം, ഇറുകിയ സ്ഥലങ്ങളെക്കുറിച്ചുള്ള ഭയം, ഒരു വിമാനത്തിൽ വീഴുമോ എന്ന ഭയം, പ്രേതങ്ങളോടുള്ള ഭയം, വ്യക്തമായ ആകൃതിയില്ലാത്ത വസ്തുക്കളെക്കുറിച്ചുള്ള ഭയം… എന്നാൽ ഒരുപക്ഷേ ആളുകളുടെ ഏറ്റവും വലിയ ഭയം വിചിത്രമായ ഒരു സ്ഥലത്ത് വളയപ്പെടുകയും, ഒരു വഴിയും കണ്ടെത്താതെ, ഒരു പിശാചായി മാറിയ ഒരു കഥാപാത്രം പിന്തുടരപ്പെടുകയും ചെയ്യുന്നു. സത്യസന്ധമായി പറഞ്ഞാൽ, Evil Nun Maze: Endless Escape അവിശ്വസനീയമാംവിധം നല്ല ഗ്രാഫിക്സ് ഇല്ല. എന്നിരുന്നാലും, ഇത് ഒരു വലിയ കാര്യമാണെന്ന് തോന്നുന്നില്ല, കാരണം പ്രേതം പിശാച് ഇപ്പോഴും ഞങ്ങൾ കണ്ട ഈവിൾ നൂൺ സിനിമ പോലെ ഭയാനകമായി കാണപ്പെടുന്നു, പഴയ ക്ലാസ് റൂം മേസ് രംഗം ഇപ്പോഴും എനിക്ക് ഗൂസ്ബമ്പ്സ് നൽകുന്നു. കഥാപശ്ചാത്തലം Evil Nun Maze: Endless Escape ഇതിഹാസ നായകൻ ഈവിൾ നൂൺ പരമ്പരയിലെ ഒരു ഹൊറർ ഗെയിം ആണ്. ഡെവിൾസ് സ്കൂളിലെ സ്കൂളിൽ നിന്ന് ഒരു വഴി കണ്ടെത്തുകയും അവസാനത്തെ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്തുകയും ചെയ്യേണ്ടിവരുമെന്ന ഭയത്തെ ചുറ്റിപ്പറ്റിയാണ് ഉള്ളടക്കം. ഈഗിൾ ഹൈസ്കൂളിന്റെ ഓരോ മൂലയും പര്യവേക്ഷണം ചെയ്യാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വില്യം ബിസ്മാർക്കായി നിങ്ങൾ കളിക്കും, അവിടെ ഡെവിൾസ് സിസ്റ്റർ കാവൽ നിൽക്കുന്നു. നിങ്ങൾ സിസ്റ്റർ മദ്ലൈനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും കണ്ടെത്താൻ ശ്രമിക്കുന്നു, അവൾ ഒരു പിശാചായി മാറിയെന്ന് എല്ലാവർക്കും അറിയാം. മാഡെലൈൻ യഥാർത്ഥത്തിൽ ഒരു സാധാരണ വ്യക്തിയായിരുന്നു. എന്നാൽ അവളുടെ ഏക മകളെ ഒരു അപകടത്തിൽ നഷ്ടപ്പെട്ടതിനുശേഷം, അവൾ തയ്യാറല്ലായിരുന്നു, മകളെ തിരികെ ലഭിക്കാൻ എല്ലാ ദിവസവും പിശാചിനോട് പ്രാർത്ഥിച്ചു. ഒടുവിൽ, പിശാച് ഒരു നിബന്ധനയോടെ അനുസരിച്ചു: അതിനുമുമ്പ്, അവൾ സ്വയം ഒരു യോഗ്യയായ അമ്മയാണെന്ന് തെളിയിക്കുകയും മക്കളെ സന്തോഷിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ഈ അഭിനിവേശം നിറവേറ്റുന്നതിനായി ഒരു സന്യാസിയാകാൻ മാഡലൈൻ തീരുമാനിച്ചു. എന്നാൽ പിന്നീട് നടന്ന പല സംഭവങ്ങളും ചെകുത്താനോടുള്ള തന്റെ വാഗ്ദാനം പാലിക്കുന്നതിൽ മാഡെലിൻ പരാജയപ്പെടാൻ കാരണമായി. അതിനാൽ, അവൾ ഒരു പിശാചായി മാറി. ഹൃദയത്തിൽ വളരെയധികം വെറുപ്പും മകളെക്കുറിച്ചുള്ള ഒരു സ്വപ്നവുമായി, മാഡെലിൻ എക്കാലത്തെയും ഭയാനകമായ പിശാചുക്കളിൽ ഒരാളായി മാറുകയും നിരവധി സിനിമകൾക്കും ഗെയിമുകൾക്കും പ്രചോദനമാവുകയും ചെയ്തു. സ് കൂളിന്റെ മേസുകളിൽ നിന്ന് പുറത്തുകടക്കാൻ നിങ്ങളുടെ സ്വന്തം വഴി കണ്ടെത്തുന്നതിലൂടെ, പിശാച് സഹോദരിയുടെ കഥ സാവധാനം മനസ്സിലാക്കുകയും നിങ്ങൾ തിരയുന്നതിന്റെ ഉത്തരം ലഭിക്കുകയും ചെയ്യും. ഗെയിം പ്ലേ സമാന്തരമായി മുന്നോട്ട് പോകുന്ന രണ്ട് ഭാഗങ്ങൾ നിങ്ങളുടെ ജോലിയിൽ അടങ്ങിയിരിക്കുന്നു. ഒന്ന് സ്കൂളിലെ ഓരോ നിലയിലെയും വേലിക്കെട്ടിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി കണ്ടെത്തുക എന്നതാണ്. രണ്ടാമത്തേത് പിശാചിന്റെ കന്യാസ്ത്രീയിൽ നിന്ന് ഒളിച്ചോടുക എന്നതാണ്. എണ്ണമറ്റ നിലകളുള്ള ഈ സ്കൂൾ വളരെ വലുതാണ്. ഓരോ നിലയും ഒരു മേസ് പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടെക്സ്ചർ, നിറം മുതൽ ലേഔട്ട് വരെ ഒന്നും ഒരുപോലെയല്ല. ഓരോ മേസിലും ഒരു രഹസ്യ ഭാഗത്തിന്റെ സൂചനയിലേക്ക് നിങ്ങളെ നയിക്കാനും തറയിൽ നിന്ന് പുറത്തേക്കുള്ള വഴി കണ്ടെത്താനും പസിലുകൾ ഉണ്ടാകും. എന്നാൽ ഓരോ നാടകത്തിലും അത്ഭുതങ്ങളും പസിലുകളും യാദൃച്ഛികമായി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. അതിനാൽ നിങ്ങൾ വീണ്ടും കളിച്ചാലും, എല്ലാം വ്യത്യസ്തമാണെന്ന് നിങ്ങൾ കാണും. എക്സിറ്റ് കണ്ടെത്തുന്നതിനുള്ള വഴിയിൽ, പ്രക്രിയ വേഗത്തിലാക്കാൻ നിങ്ങളുടെ കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും, ഓരോ രക്ഷപ്പെടലിന് ശേഷവും, നിങ്ങൾ ധാരാളം നാണയങ്ങൾ ശേഖരിക്കും. വേഗത്തിൽ ഓടുന്ന കഴിവുകൾ ശേഖരിക്കുക, പാതാ നൈപുണ്യങ്ങൾ ചുരുക്കുക തുടങ്ങിയ സ്വയം അപ്ഗ്രേഡ് ചെയ്യുന്നതിന് നാണയങ്ങൾ ഉപയോഗിക്കുക… ഗെയിം കളിക്കുമ്പോൾ എന്റെ വികാരം തുടക്കത്തിൽ, ഞാൻ ഒരു പഴയ ഇരുണ്ട സ്കൂളിൽ പ്രത്യക്ഷപ്പെട്ടു. കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും പോയതിന് ശേഷം, നിങ്ങൾ ഇപ്പോഴും ഒന്നാം സ്ഥാനത്തേക്ക് മടങ്ങും. ശരി, ഞാൻ ശരിക്കും ഒരു മേസിൽ നഷ്ടപ്പെട്ടു. ആ രാക്ഷസ സന്ന്യാസിനി എന്നെ പിന്തുടരുകയാണെന്ന് ഞാൻ താമസിയാതെ അറിഞ്ഞു. ക്രൂരമായ കാര്യം എന്തെന്നാൽ, എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ആ രംഗം ചാരനിറവും ഇരുണ്ടതുമായിരുന്നു. എല്ലാം മൂടല് മഞ്ഞിന്റെ ഒരു പാളി കൊണ്ട് മൂടിയിരിക്കുന്നതായി തോന്നി. ക്ലാസ് മുറി പരിചിതമാണെന്ന് തോന്നിയെങ്കിലും ഈ രംഗത്തിൽ അത് കുലുങ്ങിക്കൊണ്ടിരുന്നു. ഈ ഘട്ടത്തിൽ, അവ്യക്തതയുടെ വികാരവും കന്യാസ്ത്രീ എപ്പോൾ പിടിക്കണമെന്ന് അറിയാത്തതിന്റെ ബുദ്ധിമുട്ടുകളും എന്നെ അസ്വസ്ഥനാക്കി. ഈ ഹൊറർ ഗെയിമുകൾ കളിക്കുമ്പോൾ, ഉച്ചത്തിലുള്ള പശ്ചാത്തല സംഗീതമോ പിശാചിന്റെ അടിക്കുന്ന കാൽപ്പാടുകളോ ഇടയ്ക്കിടെ പരിഭ്രാന്തരാകാൻ ബാഹ്യ സ്പീക്കറുകൾ ചേർക്കാൻ ഓർമ്മിക്കുക. [എക്സ്] ആദ്യത്തെ ഏതാനും നിലകളിലെ മാട്രിക്സ് ഇപ്പോഴും കണ്ടെത്താൻ എളുപ്പമായിരുന്നു. പക്ഷേ, ഏകദേശം 10-ാം നിലവരെ, അത് കഷ്ടപ്പെടാൻ തുടങ്ങി. സ്ക്രീനിന്റെ മുകളിൽ നോക്കാൻ ഓർമ്മിക്കുക, വർണ്ണാഭമായ ഐക്കണുകൾ തുടർച്ചയായി കാണുക. നിങ്ങൾ ആ ചിഹ്നങ്ങളെല്ലാം കണ്ടെത്തി സ്പർശിക്കുമ്പോൾ, നിങ്ങൾ ലിഫ്റ്റിലേക്കുള്ള വഴി കണ്ടെത്തി രക്ഷപ്പെടും. Evil Nun Maze: Endless Escape ന്റെ MOD APK പതിപ്പ് MOD ഫീച്ചർ പരിധിയില്ലാത്ത പണം Android-നായി Evil Nun Maze: Endless Escape APK & MOD ഡൗൺലോഡ് ചെയ്യുക പൊതുവായി, വ്യക്തിപരമായി: ഗെയിം കളിക്കാൻ എളുപ്പമാണ്, ഗ്രാഫിക്സ് വളരെ സങ്കീർണ്ണമല്ല, പക്ഷേ വൈവിധ്യമാർന്നതാണ്, ഒരു ഭയാനകമായ പ്രേത ചിത്രം സൃഷ്ടിക്കുന്നു. നിരന്തരം വേട്ടയാടപ്പെടുന്നതിൽ നിന്നുള്ള ഉത്തേജനത്തെക്കുറിച്ചുള്ള ഭയത്തിന് പുറമേ, കളിക്കാരെ ഓരോ വിസ്മയത്തിന്റെയും അവസാനത്തിലേക്ക് നയിക്കാനുള്ള ജിജ്ഞാസ എങ്ങനെ ഉത്തേജിപ്പിക്കാമെന്ന് [എക്സ്] അറിയാം. അഭിപ്രായങ്ങൾ തുറക്കുക My Nurse Girlfriend Free Premium Choices Size: 49 MB Rating: 4.6 Install: 14609 Type: Game Mod Quest Hunter Unlocked Size: 553 MB Rating: 4.5 Install: 1969 Type: Game Mod The Impossible Game 2 Size: 145 MB Rating: 4.3 Install: 14667 Type: Game Ori The White Door Size: 92 MB Rating: 4.6 Install: 35 Type: Game Ori Mr Love: Queen’s Choice Size: 95 MB Rating: 5.0 Install: 15482 Type: Game Ori Forest Camp Story Unlimited Money/Research Points/Items Size: 46 MB Rating: 4.9 Install: 1306 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
ഇന്ന് രാവിലെ 10.27 ന് മോഷണം പോയ അതേ ബാഗ് കള്ളൻ തിരികെ കടയുടെ പുറത്ത് കൊണ്ടുവച്ചു. ഇയാൾ ബാഗ് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. Web Team First Published Oct 5, 2022, 3:30 PM IST കാഞ്ഞങ്ങാട് : രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ. പൊള്ളക്കടയിൽ അനാദി കട നടത്തിവരുന്ന ഗോവിന്ദന്റെ ബാഗാണ് ചൊവ്വാഴ്ച മോഷ്ടിച്ചത്. കടയടയ്ക്കാൻ തുടങ്ങിയപ്പോൾ പഴം വേണമെന്ന് പറഞ്ഞ് എത്തിയ ആളാണ് കട തുറക്കുന്നതിനിടെ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ മോട്ടോർ സൈക്കിളിൽ കയറി ബാഗുമായി രക്ഷപ്പെടുകയായിരനുന്നു. കട തുരക്കാൻ നേരം പുറത്തുവച്ച ബാഗ് മോഷണം പോയത് ഗോവിന്ദൻ അറിഞ്ഞിരുന്നില്ല. പഴം വാങ്ങാൻ വന്നയാൾ മറ്റെന്തെങ്കിലും ആവശ്യത്തിന് പോയതാകുമെന്ന് കരുതി വീണ്ടു കട പൂട്ടി ഇറങ്ങുമ്പോഴാണ് ബാഗ് മോഷണം പോയത് ഇയാൾ അറിയുന്നത്. ബാഗിൽ അയ്യായിരത്തോളം രൂപ ഉണ്ടായിരുന്നു. ഗോവിന്ദന്റെ പരാതിയിൽ അമ്പലത്തറ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന്റെ വഴിത്തിരിവുണ്ടാകുന്നത് ഇന്ന് രാവിലെയാണ്. ഇന്ന് രാവിലെ 10.27 ന് മോഷണം പോയ അതേ ബാഗ് കള്ളൻ തിരികെ കടയുടെ പുറത്ത് കൊണ്ടുവച്ചു. ഇയാൾ ബാഗ് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ ബാഗിൽ പണം ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ ബാഗ് മാത്രമാണ് തിരികെ കൊണ്ടുവച്ചത്. Last Updated Oct 5, 2022, 3:38 PM IST Theft Follow Us: Download App: RELATED STORIES അക്രമികൾ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കണ്ണ് ചൂഴ്ന്നെടുത്തു; ഡോക്ടർമാരുടെ കരുണയിൽ 'നക്കു' ജീവിതത്തിലേക്ക് കോഴിക്കോട് വിദ്യാലയങ്ങൾക്ക് നാളെ അവധി മട്ടന്നൂരിൽ സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂരില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി മാമോദീസ ചടങ്ങിന് കേടായ ബീഫ് ബിരിയാണി വിളമ്പി; 30 പേര്‍ക്ക് ഭക്ഷ്യവിഷബാധ, കേറ്ററിങ്ങ് ഉടമയ്ക്കെതിരെ നടപടി LATEST NEWS വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; വിഷവാതകം ശ്വസിച്ച് നവവരന്‍ മരിച്ചു ക്രിസ് ഗെയ്‌ലും ഷെയ്ന്‍ വാട്‌സണുമൊക്കെയെത്തും; ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന് ഖത്തറും ഒമാനും വേദിയാവും ആഫ്രിക്കൻ വീര്യവും ഏഷ്യൻ വമ്പും; ത്രില്ലറിന് ഒടുവിൽ ചിരി ഘാനയ്ക്ക്, പൊരുതി കീഴടങ്ങി ദക്ഷിണ കൊറിയ 'വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢനീക്കം, ഇത് അംഗീകരിക്കാനാകില്ല': ഇ പി ജയരാജന്‍ 'മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല'; കേന്ദ്രം സുപ്രീം കോടതിയിൽ
തിരൂർ (മലപ്പുറം) ∙ അയൽവാസികളും അങ്കണവാടി വിദ്യാർഥികളുമായ 2 കുരുന്നുകൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദിന്റെ മകൻ അമൻ സയാൻ (3), ഇല്ലത്തുപറമ്പിൽ റഷീദിന്റെ മകൾ ഫാത്തിമ റിയ (4) എന്നിവരാണ് മരിച്ചത്. തൃക്കണ്ടിയൂർ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലൻ കുളത്തിൽ വൈകിട്ട് മൂന്നരയോടെയാണു സംഭവം. അങ്കണവാടിയിൽനിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു പൂർത്തിയാക്കും മുൻപേ കളിക്കാനായി പുറത്തേക്ക് ഓടിയതായിരുന്നു കുട്ടികൾ. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നപ്പോൾ ഇരു വീട്ടുകാരും പ്രദേശവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർ എങ്ങനെയാണ് കുളത്തിൽ വീണതെന്നു വ്യക്തമല്ല. ഇരുവരുടെയും വീടുകളിൽനിന്ന് 15 മീറ്റർ മാത്രമാണ് കുളത്തിലേക്കുള്ള ദൂരം. ഇടവഴി മറികടന്നാണ് കുട്ടികൾ ഇങ്ങോട്ടെത്തിയത്. കുളത്തിലേക്ക് പ്രവേശിക്കാനായി കവാടം സ്ഥാപിച്ചിരുന്നെങ്കിലും ഇത് തുറന്നു കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. നജ്‌ലയാണ് അമൻ സയാന്റെ മാതാവ്. റൈഹാനത്ത് ആണ് ഫാത്തിമ റിയയുടെ മാതാവ്. Tags: Kerala Facebook Twitter You may like these posts Post a Comment 0 Comments WORLD CUP PREDICTION CONTEST വേങ്ങരയിലെ വാര്‍ത്തകള്‍ 5/Vengara/post-list CONNECT WITH US Popular Posts വേങ്ങരയിൽ അധ്യാപികയുടെ മരണം; സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ November 23, 2022 ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി November 24, 2022 ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’? November 23, 2022 Random Posts 3/random/post-list Corona News 3/Covid/post-list Popular Posts എട്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ; ഭ്രാന്തമായ പ്രണയം; ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ; യുവാവിന്റെ ജീവിതം ഇങ്ങനെ..!!
ഇന്നും തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പിന്തുണ ലഭിച്ചു മുന്നോട്ടു പോകുന്ന സൂപർ ഹിറ്റ് ചിത്രം ആണ് പാപ്പൻ. സിനിമയെ പോലെ തന്നെ തന്റെ കഥാപാത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചും അതിനു നന്ദിയും അറിയിച്ചു കൊണ്ട് എത്തുകയാണ് നടൻ ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്. ഇങ്ങനെ ഒരു കഥാപാത്രം തന്നെ വിശ്വസിച്ചു ഏൽപ്പിച്ച ജോഷിക്കും, സുരേഷ്‌ഗോപിക്കും നന്ദി അറിയിച്ചു നടൻ. സിനിമ പ്രേഷകർക്കു ഇന്നും നല്ല സിനിമകൾ കാണിച്ചാൽ അവർ അതിനുള്ള ഫലവും തന്നിരിക്കും ഷമ്മി പറയുന്നു. ഷമ്മി പറയുന്നതിങ്ങനെ.. നിരവധി ചിത്രങ്ങളിൽ ജോഷിയേട്ടനോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ തന്നെ പ്രജാ, പാപ്പൻ എന്നി ചിത്രങ്ങളിൽ മാത്രം അദ്ദേഹം അഭിനയിക്കാൻ വിളിച്ചിട്ടുള്ളു താരം പറഞ്ഞു. അദ്ദേഹം എന്നെ പാപ്പനിൽ അഭിയിക്കാൻ വിളിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി എന്റെ കഥാപാത്രം അത്രത്തോളം പ്രാധാന്യം ഉള്ളതാണെന്നു. പാപ്പാനിലേ തന്റെ കഥാപാത്രമായ ഇരുട്ടൻ ചാക്കോ അങ്ങനെ പ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ഷമ്മി തന്റെ ഫേസ്ബുക് പേജിലൂടെ ജോഷിക്ക് നന്ദി അറിയിക്കുകയും ചെയ്യ്തു. എനിക്ക് തന്ന കരുതലിന്, എന്നിലുള്ള വിശ്വാസത്തിനു ഒരുപാടു സ്നേഹം അറിയിക്കുന്നു ജോഷിയേട്ട എന്നാണ് താരം കുറിച്ചതും. പാപ്പൻ എന്ന ചിത്രത്തിൽ വലിയ്യ്‌ ഒരു മാറ്റം ആണ് സുരേഷ്‌ഗോപി എന്ന നടനെ ലഭിച്ചതും. ഞാൻ വളരെ സിമ്പിളായി ആണ് സുരേഷ്‌ഗോപി എന്ന നടനെ മുന്നിൽ അഭിനയിച്ചത് എന്നാൽ അദ്ദേഹത്തിന് മുന്നിൽ അഭിനയിക്കാൻ വളരെ പ്രയാസകരം ആയിരുന്നു ഷമ്മി പറയുന്നു, ഈ ചിത്രം തനിക്കു വലിയ മാറ്റം തന്നെയാണ് ലഭിച്ചത് നടൻ പറഞ്ഞു. ഈ ചിത്രം എന്നിലെ നടനെ ഒന്നുകൂടി പരിഷ്കരിക്കാൻ കഴിഞ്ഞു, അതിൽ വലിയ ഒരുപങ്കും സുരേഷ്‌ഗോപി എന്ന നടനെ അർഹതപ്പെട്ടതാണ് ഷമ്മി തിലകൻ പറഞ്ഞു. Related Topics:shammi thilakan Up Next ഞാൻ മണ്ടി ആണെന്നാണ് ആളുകൾ കരുതുന്നത് അതിനുള്ള കാരണവുമായി ആലിയ!! Don't Miss തന്റെ ഈ നന്മ തനിക്ക് തിരിച്ചടിയായി ആ അനുഭവത്തെ കുറിച്ച് നടൻ സുധീർ!! Advertisement You may like ഷമ്മിക്കു വേണ്ടി തിലകൻ ചേട്ടൻ വാശിപിടിച്ചെങ്കിലും ഞങ്ങൾ ബിജുമേനോനെ നായകനാക്കി ദിനേശ് പണിക്കർ!! തിലകൻ ചേട്ടന്റെ മകൻ വിഷമിക്കേണ്ട! ഞാൻ ഈ കടം വീട്ടും; സുരേഷ്‌ഗോപിയെ കുറിച്ച് ഷമ്മി തിലകൻ ദൃശ്യങ്ങൾ പകർത്തി : ഷമ്മിതിലകനെതിരെ നടപടി രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല് പോയി രക്തം മാറ്റിവന്നാണ് അദ്ദേഹം അഭിനയിച്ചിരുന്നത് സിനിമ വാർത്തകൾ വാപ്പയുടെ വിപ്ലവം സൃഷ്ട്ടിച്ച വിവാഹം ആയിരുന്നു റഹുമാൻ!! Published 27 mins ago on December 2, 2022 By സുജി ഒരുകാലത്തു സൂപ്പർഹീറോ ആയിരുന്നു റഹുമാൻ, ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു വിപ്ലവം സൃഷിട്ടിച്ച പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. തന്റെ മാതാപിതാക്കൾ രണ്ടു മതത്തിൽ പെട്ടിട്ടുള്ളവർ ആണ്, അന്നത്തെ കാലത്തു വിപ്ലവം സൃഷിട്ടിച്ച ഒരു വിവാഹം ആയിരുന്നു ഇരുവരുടയും റഹുമാൻ പറയുന്നു. എന്നാൽ ബാപ്പ മമ്മിയെ മതം മാറ്റി യിരുന്നില്ല വിവാഹത്തിന് ശേഷം, ഒരിക്കലും അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്നും നടൻ പറയുന്നു. എന്റെ അച്ഛനും അമ്മയും അബുദാബിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. സഹോദരിയും അവിടെ പഠിച്ചു. ഞാനും കുറച്ച് നാള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നെ ഊട്ടിയില്‍ വന്ന് പഠിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ശരിക്കും വാപ്പയുടെ പേരാണ് കെ എം എ റഹ്മാന്‍ എന്നുള്ളത്. അമ്മയുടെ പേര് സാവിത്രി നായര്‍. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുപോലൊരു കാലത്ത് രണ്ട് മതവിഭാഗത്തില്‍ നിന്നും കല്യാണം കഴിച്ചതിന്റെ പേരില്‍ എനിക്ക് യാതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. പക്ഷേ ഈ രണ്ട് മതങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളാണെന്നാണ് ആ കാലത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളത്. നായന്മാരും മുസ്ലീങ്ങളും തമ്മില്‍ വെട്ടും കുത്തുമൊക്കെ നടത്തുന്ന കാലത്താണ് വാപ്പയും മമ്മിയും വിവാഹം കഴിക്കുന്നതെന്ന് റഹ്മാന്‍ പറഞ്ഞു.അന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം കല്‍ക്കട്ടയില്‍ വച്ചാണ് രണ്ടാളും വിവാഹം കഴിക്കുന്നത്. അതൊക്കെ ഭയങ്കര വിപ്ലവകരമായ കാര്യമാണ്. റഹുമാൻ പറയുന്നു.
ആശുപത്രിക്കുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ അലഞ്ഞുനടക്കുന്ന പശുവിന്‍റെ വിഡിയോ വൈറലാവുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. പശു സ്വതന്ത്രമായി വിഹരിക്കുന്നതും ചവറ്റുകുട്ടയിൽ... വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു; ഒരുമാസത്തിനിടെ കൊല്ലപെട്ടത് 9 പശുക്കൾ October 25, 2022 വയനാട് ചീരാലിൽ കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ... പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജി; ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രിംകോടതി October 10, 2022 പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട്... പത്തനംതിട്ട പന്തളത്ത് പേവിഷ ബാധയെ തുടർന്ന് പശു ചത്തു October 9, 2022 പത്തനംതിട്ട പന്തളത്ത് പേവിഷ ബാധയെ തുടർന്ന് പശു ചത്തു. ഇന്ന് വൈകിട്ടാണ് പശു ചത്തത്. കഴിഞ്ഞ ദിവസമാണ് പശുവിന് പേ... പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു September 20, 2022 പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പശു... പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ September 19, 2022 പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവിലാണ് പേ വിഷബാധ കണ്ടെത്തിയത്. ഇന്നലെ... തൃശൂരില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു September 15, 2022 നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച... പേവിഷബാധയേറ്റ പശുവിന്റെ പാൽ ഉപയോ​ഗിച്ചാൽ രോ​ഗം പകരുമോ? September 15, 2022 പേവിഷബാധ സ്ഥിരീകരിച്ച പശുവിൻറെ പാൽ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ.... കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ, ജില്ലയിൽ അതീവ ജാഗ്രത September 15, 2022 കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു... കണ്ണൂരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പശുക്കള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു September 14, 2022 കണ്ണൂരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പശുക്കള്‍ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരിച്ചു. ചാലയിലെയും ചിറ്റാരിപ്പറമ്പിലെയും പശുക്കള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ... Page 1 of 71 2 3 … 7 Next Advertisement Advertisement Latest 2 hours ago ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയമില്ല; കോണ്‍ഗ്രസ് കരുതലോടെ നീങ്ങുന്നുവെന്ന് വിക്രമാദിത്യ സിംഗ് ട്വന്റിഫോറിനോട് 2 hours ago രാജ്യാന്തര മേളയ്ക്ക് നാളെ കൊടിയേറ്റം; സിനിമാകാഴ്ചകളുടെ പരിണാമവുമായി സിഗ്നേച്ചർ ചിത്രം 3 hours ago ക്രൈസ്റ്റ് നഗർ സ്കൂളിലെ ക്രിസ്തുമസ് വാർഷികാഘോഷം 3 hours ago ‘നമ്മൾ തിരിച്ചു വരുന്നു.. ഇന്ത്യക്ക് വേണ്ടി’ ; ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഷാഫി പറമ്പിൽ 3 hours ago ‘മിഠായി കാണിച്ച് മാല പിടിച്ചുപറി’; മിഠായി ബഷീര്‍ പിടിയില്‍ Advertisement Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
നാഗ്പൂർ: പഠിക്കാതെ വിമർശിക്കുന്നവർ അബദ്ധ ധാരണകൾ സൃഷ്ടിക്കുമെന്ന് വിഖ്യാത പർവതാരോഹക പദ്മശ്രീ സന്തോഷ് യാദവ് . രേംശിബാഗിൽ ആർ എസ് എസ് നാഗ്പൂർ മഹാനഗർ വിജയദശമി മഹോത്സവത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ജെ എൻ യുവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ഒരു വിദ്യാർത്ഥി ചോദിച്ചു, രാമചരിതമാനസവും ഗീതയും പഠിക്കണമെന്ന് എന്തിനാണ് പറയുന്നതെന്ന് . ഈ ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥങ്ങളെ അവർ വിമർശിക്കുന്നത്. ഞാൻ സനാതന സംസ്കൃതിയെ കുറിച്ചു പറയുമ്പോൾ, ഭാരതീയ മൂല്യങ്ങളെ കുറിച്ചു പറയുമ്പോൾ, ഭാരത മാതാവിനെ കുറിച്ചു പറയുമ്പോൾ, വിശ്വശാന്തിയെ കുറിച്ചു പറയുമ്പോൾ എന്നോട് ചിലർ ചോദിക്കാറുണ്ടായിരുന്നു, നിങ്ങൾ ഒരു ആർ എസ് എസ് ആണോ എന്ന്‌. ആദ്യമാദ്യം എനിക്ക് ആ ചോദ്യം മനസിലാക്കാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് എനിക്ക് സംഘത്തെ കുറിച്ചു അറിയാനും മനസ്സിലാക്കാനും സാധിച്ചത്. അങ്ങനെയാണ് സംഘവും സനാതന സംസ്‌കൃതിയും ഭാരതീയ മൂല്യങ്ങളും ഉയർത്തി പിടിക്കാൻ ശ്രമിക്കുന്ന, ഭാരതീയ ദർശനങ്ങളെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തി പിടിക്കുന്ന സംഘടന ആണെന്ന് മനസിലാക്കാൻ സാധിച്ചത്, സന്തോഷ് യാദവ് പറഞ്ഞു. Share1TweetSendShareShare Latest from this Category അതിര്‍ത്തി ലംഘിച്ച് ചാരപ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കും; ഡ്രോണുകള്‍ താഴെയിടാന്‍ ഇനി ഗരുഡസൈന്യവും ഗുജറാത്ത് തെരഞ്ഞെടുപ്പ്: പോളിങ് ബൂത്ത് ആഫ്രിക്കന്‍ ഗ്രാമത്തിലും മാധ്യമങ്ങളെ നയിക്കേണ്ടത് രാഷ്ട്രബോധവും ആദര്‍ശശുദ്ധിയും: സര്‍കാര്യവാഹ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ നിരീക്ഷണത്തിന് ശേഷം; ഇത്തരത്തിലുള്ള ഒരു സംഘടനയെയും വെച്ചുപൊറുപ്പിക്കില്ലെന്ന് അമിത്ഷാ ആത്മീയത ധാര്‍മ്മിക ജീവിതത്തിന്‍റെ കരുത്ത്: ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍ ജനിച്ചു വളര്‍ന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാന്‍ തനിക്ക് അറിയാം; ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ഗവര്‍ണര്‍
ഒൻപത് വർഷത്തെ ആത്മാർത്ഥമായ പ്രണയം ; മഹാറാണി ടെക്സ്റ്റയിൽസിലെ വൈറൽ സേവ് ദി ഡേറ്റ് | Viral save the date video at textile shop Classic Movies - Malayalam News & Recipes Film Entertainment Serial Bigboss | മലയാളം ന്യൂസ് Home Celebrity News Tips and tricks Recipes Agriculture Kitchen Tips Home Entertainment ഒൻപത് വർഷത്തെ ആത്മാർത്ഥമായ പ്രണയം ; മഹാറാണി ടെക്സ്റ്റയിൽസിലെ വൈറൽ സേവ് ദി ഡേറ്റ് |Viral save the date video at textile shop EntertainmentViral News ഒൻപത് വർഷത്തെ ആത്മാർത്ഥമായ പ്രണയം ; മഹാറാണി ടെക്സ്റ്റയിൽസിലെ വൈറൽ സേവ് ദി ഡേറ്റ് |Viral save the date video at textile shop Last updated Apr 29, 2022 മഹാറാണി ടെക്സ്റ്റയ്ൽസിലെ സെയിൽസ് ഗേളും സെയിൽസ് മാനും തമ്മിലുള്ള പ്രണയം, പലർക്കും പറഞ്ഞു വരുന്നത് എന്താണെന്ന് പിടികിട്ടിക്കാണും. സേവ് ദി ഡേറ്റ് വീഡിയോകൾ എന്ന് കേൾക്കുമ്പോൾ അയ്യേ എന്ന് പറയുന്ന ആളുകൾ പോലും കുടുംബമായി ഇരുന്ന് കണ്ട സേവ് ദി ഡേറ്റ് വീഡിയോ, അല്ലെങ്കിൽ ആത്മാർത്ഥമായ പ്രണയത്തെ ക്യാമറ കണ്ണുകൾ കൊണ്ട് പുനസൃഷ്ടിച്ചപ്പോൾ, അറിയാതെ അതിൽ മുഴുകി ഇരുന്ന് പോയ സേവ് ദി ഡേറ്റ് വീഡിയോ, അതെ അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ട്രെന്റിങ് സേവ് ദി ഡേറ്റ്. പലരുടെയും സ്റ്റാറ്റസുകളിലും സ്റ്റോറികളിലും നിറഞ്ഞു നിൽക്കുന്ന വീഡിയോയുടെ സൃഷ്ടാക്കൾ പ്രശസ്ത സേവ് ദി ഡേറ്റ് വിഡിയോ നിർമ്മാതാക്കളായ ആത്രേയ ഫോട്ടോഗ്രാഫിയാണ്. സേവ് ദി ഡേറ്റ് വിഡിയോകളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താറുള്ള ജിബിൻ ജോയ് ആണ് ഈ വീഡിയോ ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്നാൽ, പലരും ഈ വീഡിയോയിൽ കാണുന്നത് അവരുടെ യഥാർത്ഥ പ്രണയകഥയാണ് എന്നാണ് ധരിച്ചിരിക്കുന്നത്. പക്ഷെ, അത് തെറ്റിദ്ധാരണ മാത്രമാണ് എന്നതാണ് വാസ്തവം. ആലപ്പുഴ സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും സേവ് ദി ഡേറ്റ് വീഡിയോ ആണ് ടെക്സ്റ്റയിൽസ്‌ പ്രണയത്തിന്റെ ആശയത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വാസ്തവത്തിൽ ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ 9 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സൂരജും ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന കീർത്തനയും പ്രണയത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളാണ് കടൽ കടന്നുള്ള ഈ പ്രണയത്തിന്റെ വിത്തുകൾ പാകിയതും വേരുകൾ അടിയുറപ്പിച്ചതും. വസ്ത്രശാലയിലെ പ്രണയം എന്ന ആശയം പണ്ട് അവിടെ നടന്ന സെയിൽസ് ഗേൾ–ബോയ് യഥാർത്ഥ പ്രണയ കഥയാണ്. ആത്രേയ ഫോട്ടോഗ്രാഫിയിലെ ജിബിൻ ജോയ് അതിന് ജീവൻ നൽകി. ഏപ്രിൽ 27-നായിരുന്നു കീർത്തനയുടെയും സൂരജിന്റെയും വിവാഹം.Viral save the date video at textile shop A post shared by Athreya jibin (@photography_athreya) Share stebin Prev Post റോബിൻ മച്ചാൻ പൊട്ടിക്കരയുന്നു. ഡോക്ടറെ ചേർത്തുപിടിച്ച് ലക്ഷ്മിപ്രിയ. ഡോക്ടർക്ക് പണികൊടുത്തത് ബിഗ്ഗ്‌ബോസ്. ഇത് ബിഗ്‌ബോസ് ഡോക്ടർക്ക് മാറ്റിവെച്ചിരുന്ന ശിക്ഷയോ ? Bigg Bose today episode
2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ ഒരു പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. യശ്വന്ത് ഷിൻഡെയുടെ സത്യവാങ്ങ്മൂലത്തിലെ പ്രധാന ഭാഗങ്ങൾ; “ഔറംഗാബാദ് ജില്ലയിലെ ഒരു പള്ളി അക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മരിച്ച രണ്ടുപേരിൽ ഒരാൾ ഹിമാൻഷു പാൺഡെ സംഘടനയുടെ ദീർഘകാല സഹയാത്രികനായതിനാൽ തനിക്ക് ഇത് അറിയാം. പാൻസെ വിശ്വഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകനായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ മുതിർന്ന പ്രവർത്തകനായ ഇന്ദ്രേഷ് കുമാറിന്റെ നിർദേശപ്രകാരം 1999-ൽ ഹിമാൻഷുവിനെയും അവന്റെ ഏഴ് സുഹൃത്തുക്കളെയും ജമ്മുവിലേക്ക് കൊണ്ടുപോവുകയും അവർ ഇന്ത്യൻ ആർമിയിലെ ജവാൻമാരിൽ നിന്ന് ആയുധപരിശീലനം നൽകുകയും ചെയ്തിരുന്നു. നാല് വർഷത്തിന് ശേഷം, 2003 ൽ, ഞാനും പാൻഡെയും പൂനെയിലെ സിംഗ്ഗഡിന് സമീപം നടന്ന ഒരു ബോംബ് പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു. നിലവിൽ വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സംഘാടകനായ മിലിന്ദ് പരാണ്ഡെയായിരുന്നു ക്യാമ്പിന്റെ സൂത്രധാരനും മുഖ്യ സംഘാടകനും. ക്യാമ്പിലെ പ്രധാന പരിശീലകൻ ‘മിഥുൻ ചക്രവർത്തി’ എന്ന് പേരുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് രവി ദേവ്(ആനന്ദ്) ആണെന്ന് പിന്നീട് കണ്ടെത്തി. ഇപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ ഉത്തരാഖണ്ഡ് യൂണിറ്റിന്റെ തലവനാണ് രവി. മിഥുൻ ചക്രവർത്തി രാവിലെ 10 മണിക്ക് ക്യാമ്പിലെത്തും, വിവിധ ഗ്രൂപ്പുകളായി രണ്ട് മണിക്കൂർ പരിശീലനം നടത്തും. ട്രെയിനികൾക്ക് ബോംബുകൾ തയ്യാറാക്കാൻ 3-4 തരം സ്ഫോടക പൊടികൾ, പൈപ്പുകൾ, വയറുകൾ, ബൾബുകൾ, വാച്ചുകൾ തുടങ്ങിയ സാമഗ്രികൾ നൽകി……പരിശീലനത്തിന് ശേഷം സംഘാടകർ ട്രെയിനികളെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ വനമേഖലയിലേക്ക് കൊണ്ടുപോയി സ്ഫോടനങ്ങളുടെ റിഹേഴ്സൽ നടത്തി ബോംബുകൾ പരീക്ഷിച്ചു. ട്രെയിനികൾ ഒരു ചെറിയ കുഴി കുഴിച്ച് അതിൽ ടൈമർ ഘടിപ്പിച്ച ബോംബ് ഇട്ട് മണ്ണിട്ട് മൂടും….സ്‌ഫോടനം നടത്തുന്നതിൽ നിന്ന് ഞാൻ പാൻഡെയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പരിശീലനത്തിന് ശേഷം ഹിമാൻഷു മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ മൂന്ന് സ്‌ഫോടനങ്ങൾ നടത്തുകയുണ്ടായി. ഔറംഗാബാദിലെ പ്രധാന പള്ളിയിൽ വൻ സ്ഫോടനം നടത്താൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു, ആ സ്ഫോടനത്തിന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് 2006ൽ നന്ദേഡിൽ പാൻഡെക്ക് ജീവൻ നഷ്ടപ്പെടുന്നത്” ഷിൻഡെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. എന്നാൽ, ഈ ആരോപണങ്ങളെക്കുറിച്ച് പരാണ്ഡെയോ ആനന്ദോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, എ.ടി.എസ് സമർപ്പിച്ച കുറ്റപത്രത്തെ ശരിവെക്കുന്നതാണ് ഈ ആരോപണങ്ങൾ. ഷിൻഡെ തന്റെ സത്യവാങ്മൂലത്തിൽ ആരോപിച്ച കാര്യങ്ങളിൽ മിക്കതും മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡിന്റെ ആദ്യ കുറ്റപത്രത്തിന്റെ ഭാഗമാണ്. 2003ൽ മിഥുൻ ചക്രവർത്തി എന്നയാളിൽ നിന്ന് പൈപ്പ് ബോംബ് നിർമാണ പരിശീലനത്തിനായി പൂനെക്കടുത്തുള്ള സിംഹഗഡിലുള്ള റിസോർട്ടിൽ പാൻസെ പോയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. നഗരത്തിലെ ഒരു ക്യാമ്പിൽ ജെലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് തന്റെ പ്രവർത്തകരെ പരിശീലിപ്പിക്കാൻ പരേഡേ തന്നോട് ആവശ്യപ്പെട്ടതായി പൂനെയിൽ നിന്നുള്ള റിട്ടയേർഡ് നേവി ഓഫീസർ സനത്കുമാർ രാഗ്വിത്തൽ ഭാട്ടെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിൽ ഇന്ദ്രേഷ് കുമാറിനും മുതിർന്ന ആർഎസ്എസ് പ്രചാരക് അന്തരിച്ച ശ്രീകാന്ത് ജോഷിക്കുമൊപ്പം ഷിൻഡെ / ഫോട്ടോ – ‘സ്ക്രോൾ’ ഔറംഗാബാദിലെ ഒരു മുസ്ലീം പള്ളി ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന സാമഗ്രികൾ പാൻഡെയുടെ ജീവനെടുത്ത സ്ഫോടനം നടന്ന വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. എന്നാൽ, 2013ൽ കേസ് ഏറ്റെടുത്ത സി.ബി.ഐ, സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമാണെന്ന നിഗമനമാണ് പ്രകടിപ്പിച്ചത്. എന്നാൽ, ഷിൻഡെയുടെ സത്യവാങ്മൂലം സി.ബി.ഐയുടെ ഈ നിഗമനത്തിന് എതിരാണ്. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ രാകേഷ് ധവാഡെയും ബോംബ് നിർമാണ ക്യാമ്പിലുണ്ടായിരുന്ന മറ്റ് ആളുകളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2007-ലെ സംഝോത എക്‌സ്പ്രസും 2008-ലെ മാലേഗാവ് സ്‌ഫോടനവും ഉൾപ്പെടെ 2000 കാലത്ത്, രാജ്യത്ത് നടന്ന നിരവധി ആക്രമണങ്ങൾ നന്ദേഡ് സ്‌ഫോടനത്തിന്റെ അതേ ഗൂഢാലോചനയിൽ നിന്നാണ് ഉണ്ടായത്. എന്തുകൊണ്ട് ഇപ്പോൾ? സമീപകാലത്ത് ആർ എസ് എസ് തെറ്റായ ആളുകളാലാണ് നിയന്ത്രിക്കപ്പെടുന്നത് എന്നും, ഈ സംഘത്തെ ‘ശുദ്ധികരിക്കാനാണ്’ ഇപ്പോൾ ഇങ്ങനെ ഒരു സത്യവാങ്മൂലവുമായി രംഗത്തെത്തിയതെന്നും ഷിൻഡെ പറയുന്നു. “ഞാൻ ഒരു ആർ.എസ് എസ്സുകാരനാണ്, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. അതിനാൽ സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിരവധി മുതിർന്ന ആളുകളുമായി സംസാരിച്ചു, അവരെ കൊണ്ട് നടപടിയെടുപ്പിക്കാൻ വളരെയധികം ശ്രമിച്ചു, പക്ഷേ അവർ അത് ചെയ്തില്ല. സത്യവാങ്മൂലം കൊടുക്കുന്നതിന് മുന്നേ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു, എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല. നിലവിൽ കുടുംബത്തിനൊപ്പം ഒരു ജോലിപോലും ഇല്ലാതെ മുംബൈയിലെ ലോവർ പരേലിൽ താമസിക്കുകയാണ് ഞാൻ, അതിനാലാണ് ഈ കാലമത്രയും മിണ്ടാതിരുന്നത്.” ഇന്ദ്രേഷ് കുമാറിന്റെ ശിക്ഷണത്തിൽ ജമ്മു കശ്മീരിലെ ആർ.എസ് എസിലാണ് ഷിൻഡെ ആദ്യ ഒമ്പത് വർഷം ചെലവഴിച്ചത്. ആ കാലത്താണ് പാൻസെയും മറ്റ് ഒമ്പത് പേരെയും ജമ്മുവിലെ തലാബ് ടില്ലോ എന്ന സ്ഥലത്തു വെച്ച് ഇന്ത്യൻ സൈന്യത്തിലെ ജവാൻമാർ നൽകിയ ആധുനിക ആയുധ പരിശീലനത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയത്. ഷിൻഡെ പറയുന്നതനുസരിച്ചു, 1999ൽ മുംബൈയിൽ തിരിച്ചെത്തിയതിനു ശേഷം അവിടെ അദ്ദേഹത്തെ ബജ്‌റംഗ്ദളിന്റെ തലവനാക്കിയിരുന്നു. 13-14 വർഷം മുമ്പ് ഷിൻഡെ ആർ.എസ്‌.എസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത് അവസാനിപ്പിച്ചെങ്കിലും അംഗമായി തുടർന്നു. “…എന്നാൽ സമീപ വർഷങ്ങളിൽ കാര്യങ്ങൾ വളരെ മോശമായിരിക്കുന്നു. അവർ അധികാരത്തിൽ തുടരാൻ രാജ്യത്തെ ധ്രുവീകരിക്കുകയാണ്, അതിനാൽ ഇത് ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സംഘപരിവാറിനുള്ളിൽ നിരവധി അംഗങ്ങൾ ഇപ്പോഴത്തെ നേതൃത്വത്താൽ അസ്വസ്ഥരാണ്. താൻ സംസാരിച്ചുകഴിഞ്ഞാൽ, ഉടൻ തന്നെ ഒരു പൊട്ടിത്തെറി ഉണ്ടകും. അപ്പോൾ ജനം തന്നെ വിശ്വസിക്കും.” Tags: BJPIslamophobiapolarisationRSS Share Post Post navigation Previous പെരുകുന്നോ ആത്മഹത്യ? September 9, 2022 Next ‘വ്യാജവാർത്തകളുടെ കാലത്ത്’ ഗൗരി ലങ്കേഷിന്റെ അവസാന എഡിറ്റോറിയൽ. September 9, 2022 Leave a comment Leave a comment Cancel reply Name E-mail Save my name, email, and website in this browser for the next time I comment. Comment I agree that my submitted data is being collected and stored. For further details on handling user data, see our Privacy Policy. Recent Posts ബെൻസിമയുടെ തിരിച്ചുവരവ് നിഷേധിച്ച് ദിദിയർ ദെഷാംപ്‌സ് 13 hours ago ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം 23 hours ago ലോകകപ്പ് കിറ്റിലെ നരേന്ദ്രമോദി: പ്രചരിക്കുന്നത് വ്യാജ ചിത്രം 3 days ago മുന്നാക്ക സംവരണം: എൽ.എൽ.ബി പ്രവേശനത്തിൽ നിന്ന് തെളിയുന്നത് 3 days ago Get notified on latest updates. You can unsubscribe anytime. Factsheets © 2022. All Rights Reserved. 2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. 2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്. വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു. ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ് കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. 'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'. ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്, 'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'. ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു. "മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുദേവന്റെ അവസാന അത്താഴം നാടകം. തിങ്ങിനിറഞ്ഞ സദസ്സ്. കോഴികൂവുംമുമ്പ് നിങ്ങളില്‍ ഒരാള്‍ എന്നെ തള്ളിപ്പറയുമെന്നുള്ള വാചകം യേശു പറയുന്നു. "കര്‍ത്താവേ അതു ഞാനാണോ?' എന്ന് ശിഷ്യര്‍ ഓരോരുത്തരായി ചോദിച്ചുതുടങ്ങി. യൂദാസിന്റെ ഊഴമായി. യേശുക്രിസ്തുവിനെ ഒന്നുനോക്കി അതാ യൂദാസ് ചോദിക്കുന്നു ""അതിനി ഞാനോ മറ്റോ ആണോ എന്റെ ഏറ്റുമാനൂരപ്പാ'' ഒരു നിമിഷം സദസ്സ് സ്തംഭിച്ചു. സ്തംഭനത്തില്‍നിന്ന് അവര്‍ ഉണര്‍ന്നത് ചിരിയിലേക്കാണ്. പകര്‍ച്ചവ്യാധിപോലെയാണ് ചില നേരങ്ങളില്‍ ചിരി. സദസ്സിലെ ചിരി ദുഃഖഭാരത്തിലിരുന്ന ക്രിസ്തുശിഷ്യന്മാരിലും പടര്‍ന്നു. യേശുദേവനും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ചിരിയോട് ചിരി. ചിരിയും ആര്‍പ്പുവിളിയുമൊക്കെയായി അവസാന അത്താഴം ആകെ ബഹളമയമായി. സംഘാടകര്‍ തലയില്‍ കൈവച്ചു.ആറന്മുള പൊന്നമ്മ ഒരിക്കല്‍ അഭിപ്രായപ്പെട്ടതുപോലെ മരിച്ചുകിടക്കുന്നവനെപ്പോലും എണീറ്റിരുത്തി ചിരിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന എസ് പി പിള്ളയായിരുന്നു യൂദാസ്. ഏറ്റുമാനൂരപ്പ ഭക്തിയും എസ്പിയന്‍ ശൈലിയും കൂടിച്ചേര്‍ന്ന് അറിയാതെ വന്നുഭവിച്ച പ്രയോഗമാണ് അവസാന അത്താഴത്തെ ചിരിസദ്യയായി മാറ്റിക്കളഞ്ഞത്. മലയാളസിനിമയിലെ ചിരിശാഖയുടെ കാരണവരുടെ ജന്മശതാബ്ദി ദിനമായിരുന്നു സെപ്തംബര്‍ 13. കണ്ണീര്‍മഴയത്ത് ഡോക്ടര്‍ സിനിമയില്‍ ഒരു സൈക്കിളില്‍ കാമുകിക്കു പിന്നാലെ ""കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്നൂറിന്റെ നോട്ടുകൊണ്ടാറാട്ട്''എന്ന് തലവെട്ടിച്ച് മുഖമൊന്ന് നീട്ടി പാട്ടുംപാടി നീങ്ങുന്ന ഹാസ്യകാമുകനെ കാണുമ്പോള്‍ തോന്നും ആള് ജനിച്ചുവീണതേ ചിരിയിലാണെന്ന്. ബാല്യത്തില്‍ത്തന്നെ ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയെന്ന്. അത്രയ്ക്ക് അപാരമായ "കോമഡി ടൈമിങ്' ആണ്. പക്ഷേ, ചാര്‍ലിചാപ്ലിന്‍ ഉള്‍പ്പെടെ പല ഹാസ്യജീനിയസ്സുകള്‍ക്കുമെന്നപോലെ ശങ്കരപ്പിള്ള പങ്കജാക്ഷന്‍പിള്ള എന്ന എസ് പി പിള്ളയുടെയും ബാല്യകാല സുഹൃത്തുക്കള്‍ കഷ്ടപ്പാട്, പട്ടിണി, അനാഥത്വം എന്നിവരൊക്കെയായിരുന്നു. ഒന്നരവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ഏഴുവയസ്സുള്ളപ്പോള്‍ അച്ഛനും. എസ് പിയുടെ സ്ഥിരം ശൈലിയില്‍ പറയുകയാണെങ്കില്‍ "പഷ്ട് സാഹചര്യം'. (ചാര്‍ലിചാപ്ലിന് അമ്മയെങ്കിലും ഉണ്ടായിരുന്നു). പിന്നീട് മലയാളികളെ ചിരിപ്പിച്ചു ചിരിപ്പിച്ച് കരയിച്ച ആള്‍ കണ്ണീരുകൊണ്ട് ബലവത്തായ ഹാസ്യത്തിനുള്ള അസ്തിവാരമൊരുക്കുകയായിരുന്നു. എസ് പി പിള്ളയും സഹോദരന്‍ ചന്ദ്രന്‍പിള്ളയും അരപ്പട്ടിണിയിലൂടെയും മുഴുപ്പട്ടിണിയിലൂടെയും കൈകോര്‍ത്ത് നീങ്ങി. ആരെങ്കിലും ചോദിക്കും ""രാവിലെ എന്തു കഴിച്ചു?'' ഉത്തരം റെഡിയാണ്: ""ഇന്നലെ രാത്രി കഴിച്ചതിന്റെ ബാക്കി''.""ഇന്നലെ രാത്രി എന്തുകഴിച്ചു''""ഒന്നും കഴിച്ചില്ല'' പയ്യന്‍സിന്റെ ഉത്തരം കേട്ട് ചോദ്യകര്‍ത്താവ് മനസ്സില്‍ കുറിച്ചുകാണും ""ഇവനൊരു വരവ് വരും.''കഷ്ടപ്പാടില്‍ ചില സ്നേഹത്തിന്റെ മുഖങ്ങളും ഉണ്ടായിരുന്നത്രേ. സഹോദരങ്ങളോട് സഹതാപം തോന്നിയ കാര്‍ത്യായനിയമ്മ എന്ന ഒരു സ്ത്രീ അവരിലൊരാള്‍. താളം മനസ്സിന്റെ താളം പട്ടിണി വല്ലാതങ്ങ് സ്നേഹിക്കുമ്പോള്‍ കൊച്ചുപങ്കജാക്ഷന്‍ താളംപിടിക്കും. വയറിലല്ല. തൊട്ടടുത്ത് കാണുന്ന പലകയിലോ കസേരയിലോ പാത്രത്തിലോ ഒക്കെ. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പയ്യന്റെ താളത്തിന്റെ കൃത്യത അത്ഭുതമായി. തുടര്‍ന്ന് ചെണ്ടകൊട്ടലായി. ചെണ്ടയും തകിലും പങ്കന്‍പിള്ളയുടെ താളത്തിന്റെ കൃത്യത അറിഞ്ഞു. (ചെണ്ട എന്ന സിനിമയില്‍ പിന്നീട് ആ വൈദഗ്ധ്യം കണ്ടു). മുഴുപ്പട്ടിണി അരപ്പട്ടിണിയായി ചുരുങ്ങി. എന്നിട്ടും "എന്തെങ്കിലും ഒരു ജോലി' എന്ന വഴി ചിന്തിച്ചില്ല. കലയോട് "പാഷന്‍' ഉള്ളിലുള്ളവര്‍ അങ്ങനെയാണല്ലോ. തന്റെ മേഖല എന്താണെന്ന് ഒരുറപ്പ് എപ്പോഴും കാണും മനസ്സില്‍. ചെണ്ട- തകില്‍- ചെറുകിട നാടകം എന്ന രീതിയില്‍ പങ്കന്‍പിള്ള പങ്കജാക്ഷന്‍പിള്ളയായി. അരപ്പവന്‍'എന്ന ചിത്രത്തില്‍ ജി കെ പിള്ള, എസ് പി പിള്ള, അംബിക എന്നിവര്‍ വഴിത്തിരിവ് ചാപ്ലിന്റെ ജീവിതത്തിലെ വഴിത്തിരിവുണ്ടല്ലോ. തെരുവുനാടകത്തില്‍ ഒരു കൊച്ചുരംഗത്ത് അഭിനയിക്കുന്നു. ഇട്ടിരുന്ന ട്രൗസറിന്റെ ബട്ടന്‍സ് പൊട്ടിപ്പോകുന്നു. ആ മുഹൂര്‍ത്തം തന്റെ സ്വതസിദ്ധമായ പ്രയോഗത്തിലൂടെ തിളക്കമുള്ളതായി മാറ്റുന്നു. ഈ കൊച്ചന്‍ ഒരു ജീനിയസ് ആണെന്ന് നാടകം കണ്ടിരുന്ന പ്രശസ്ത നാടകസംവിധായകന്‍ തിരിച്ചറിയുന്നു. ആ നിമിഷത്തില്‍ ചാര്‍ലിചാപ്ലിന്‍ എന്ന മഹാന്റെ ജനം ആരംഭിക്കുന്നു. അതിനുസമാനമായ സംഭവം പങ്കജാക്ഷന്‍പിള്ളയുടെ ജീവിതത്തിലും സംഭവിക്കുന്നു. പെരുന്നയില്‍ വള്ളത്തോള്‍ പ്രസംഗിക്കാന്‍ വരുന്നു. പ്രസംഗം കേള്‍ക്കാന്‍ ആശാനും പോകുന്നു. വള്ളത്തോളിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ആരോ പറയുന്നു പങ്കജാക്ഷന്‍പിള്ള കലാവാസനയുള്ളവനാണ്, ചില വിദ്യകളൊക്കെയുണ്ട്. ഓഹോ എന്ന് കവി. പങ്കന്‍പിള്ളയെ സ്റ്റേജിലേക്ക് വിളിക്കുന്നു. വിധി കൊണ്ടുനല്‍കിയ ഒരവസരമായിരുന്നു. ചാപ്ലിന്റെ ട്രൗസര്‍സംഭവംപോലെ. എസ് പി പിള്ള ഒരു "നമ്പര്‍' ഇട്ടു. ഒരാളെ അങ്ങനുകരിച്ചു. ആള് മറ്റാരുമല്ല. സാക്ഷാല്‍ വള്ളത്തോള്‍തന്നെ. ഇളകിമറിയുന്ന കൈയടി. കൈയടിക്കാന്‍മുമ്പില്‍ വള്ളത്തോള്‍തന്നെ. (പണ്ട് തന്നെ കളിയാക്കി വരച്ച ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ട് നെഹ്റു അഭിനന്ദിച്ചതുപോലെ). സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ലാല്‍ ബാബുരാജിനോട് ചോദിച്ചതുപോലുള്ള ഒരു ചോദ്യമായിരുന്നു പിന്നീട്.""പോരുന്നോ?''പങ്കജാക്ഷന്‍പിള്ളയ്ക്ക് ആരോടും ചോദിക്കാനും പറയാനും ഉണ്ടായിരുന്നില്ല. നേരെ വണ്ടികയറി കലാമണ്ഡലത്തിലേക്ക്. കവിയുടെ പ്രിയശിഷ്യനായി. തുള്ളലില്‍ കെങ്കേമനായി. കുഞ്ചന്‍നമ്പ്യാരാശാന്റെ അനുഗ്രഹവും ഉണ്ടായിരുന്നിരിക്കണം. പേര് വന്നു തുടങ്ങി. നാടകങ്ങളായി. അവിടന്ന് സിനിമയിലേക്ക്. ശങ്കരപ്പിള്ള പങ്കജാക്ഷന്‍പിള്ളയുടെ പേരും സിനിമാറ്റിക് ആകുന്നു. എസ് പി പിള്ള. ബാല്യം വിട്ടുകഴിഞ്ഞ മലയാളസിനിമയ്ക്ക് ആദ്യത്തെ ബ്രാന്റഡ് ചിരിയുടെ സമൃദ്ധി നല്‍കി പഴയ പട്ടിണിക്കാരന്‍ വന്നു. കൊട്ടകകള്‍ (തിയറ്ററുകള്‍ എന്ന പൂര്‍ണമായ പേരുമാറ്റം കിട്ടിയിരുന്നില്ല) ചിരിയാല്‍ നിറഞ്ഞു. മലയാള സിനിമയിലെ ഹാസ്യശാഖയുടെ കാരണവര്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ കൈയിലെടുത്തു. എവിടെയും ആരാധകര്‍. എസ് പി പിള്ള എന്ന് ടൈറ്റില്‍ കാണുമ്പോള്‍തന്നെ കൈയടി. ഹീറോയ്ക്കൊപ്പം സ്ഥാനം. പേരും പ്രശസ്തിയും സമ്പത്തും. എസ്പിയന്‍ ഹാസ്യം ലേഖകന്‍ ആദ്യം കാണുന്ന ചിത്രങ്ങളിലൊന്ന് ആരോമലുണ്ണി സിനിമയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്നു. ആവേശഭരിതനായി സ്ക്രീനില്‍ നോക്കിയിരിക്കുകയാണ്. താളിയോലകളിലൂടെയായിരുന്നു ആരോമലുണ്ണിയുടെ "എഴുതിക്കാണിപ്പ്' (ടൈറ്റില്‍സ് എന്ന പ്രയോഗം പിന്നീട് വന്നതാണ്). ടൈറ്റില്‍സ് കഴിയുന്നു. അതാ ഉടുക്കും കൊട്ടി ഒരു പാവം വൃദ്ധന്‍. "പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നു' എന്ന യേശുദാസിന്റെ എവര്‍ഗ്രീന്‍ ഗാനവുമായി. നരച്ച തലമുടി. പ്രാകൃതവേഷം. ആള് പാണനാണ്. പാണന്‍ ഉണ്ണിയാര്‍ച്ചയുടെ വീട്ടില്‍ എത്തുന്നു. പാണന് ആഹാരമൊക്കെ കൊടുക്കുന്ന പുത്തൂരംവീട്ടുകാര്‍. പിന്നീട് സിനിമയുടെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ആരോമലുണ്ണിയുടെ ശത്രുക്കള്‍ പാണന്റെ തലവെട്ടി കൊല്ലുന്നു. ആ പാവം പാണന്‍ മനസ്സില്‍നിന്നു. പക്ഷേ, പിന്നീടറിയുന്നു ചിരിയുടെ ആശാനാണ് പാണനായി അഭിനയിച്ചതെന്നും പേര് എസ് പി പിള്ള എന്നാണെന്നുമൊക്കെ. അതോടെ എസ് പി പിള്ളയുടെ ചിരിയിലേക്കുള്ള കടന്നുചെല്ലല്‍ ആവേശമായി. കണ്ടംബെച്ച കോട്ട്' എന്ന ചിത്രത്തില്‍ എസ് പി പിള്ള എസ് പി- ഭാസി ലേഖകന്‍ സജീവമായി സിനിമാപ്രേക്ഷകനായ സമയത്ത് സിനിമാഹാസ്യത്തില്‍ അടൂര്‍ ഭാസിയുഗം ആരംഭിച്ചുകഴിഞ്ഞിരുന്നു. കൊമേഴ്സ്യല്‍ സിനിമ ശക്തമാവുകയും പ്രേംനസീര്‍-ശശികുമാര്‍ എന്റര്‍ടെയ്നറുകള്‍ മലയാളിയുടെ സിനിമക്കാഴ്ചയില്‍ നിര്‍ണായകസ്ഥാനം വഹിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. പ്രേംനസീര്‍ സിഐഡി ആണെങ്കില്‍ അടൂര്‍ ഭാസി അസിസ്റ്റന്റ്. ഭാസി അല്ലെങ്കില്‍ ഭാസി-ബഹദൂര്‍ കോമ്പിനേഷന്‍.1950 മുതല്‍ '70 വരെയുള്ള 20 വര്‍ഷമാണ് എസ്പിയന്‍ ഹാസ്യത്തിന്റെ സുവര്‍ണകാലം. മലയാള സിനിമയില്‍ ഹാസ്യത്തിന്റെ അസ്തിവാരമാണ് എസ് പി പിള്ളഹാസ്യം എന്ന് ലേഖകന് തോന്നിയിട്ടുണ്ട്്. ആ ശക്തമായ അടിത്തറയില്‍ ഭാസി, ബഹദൂര്‍, ആലുംമൂടന്‍, കടുവാക്കുളം ഹാസ്യം പ്രേക്ഷകരെ ആഹ്ലാദപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ജഗതി കൂടുതല്‍ വര്‍ണം ചാലിച്ചു. ജഗദീഷുമുതല്‍ സുരാജുവരെയുള്ളവര്‍ കൂടുതല്‍ ചടുലമാക്കി.നാടന്‍ കഥാപാത്രങ്ങളിലാണ് എസ് പി വെട്ടിത്തിളങ്ങിയത്. കഥാപാത്രം പൊലീസ് ആകട്ടെ, മുതലാളിയാകട്ടെ ഏതിലും ഒരു നാട്ടുമ്പുറത്തുകാരന്‍ പങ്കജാക്ഷന്‍പിള്ളയെ കാണാന്‍ സാധിക്കും. മധ്യതിരുവിതാംകൂര്‍ ഈണത്തില്‍ അല്‍പ്പം നീട്ടിയുള്ള സംസാരമാണ് എസ് പി പിള്ളഹാസ്യത്തിന്റെ പ്രധാന സവിശേഷത. ഒരു നല്ല നിരീക്ഷണശാലിയെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ കാണാം. നായരുപിടിച്ച പുലിവാലും കണ്ടംബെച്ച കോട്ടും ഓടയില്‍നിന്നും തുടങ്ങി എസ് പി പിള്ളക്കോമഡിയുടെ ദൃശ്യസാക്ഷ്യമായി അഞ്ഞൂറില്‍പ്പരം ചിത്രങ്ങള്‍. തമിഴിലെ നാഗേഷിന്റെ കോമഡിയുമായാണ് എസ് പി പിള്ളഹാസ്യത്തെ സാമ്യംചെയ്യാന്‍ ലേഖകന് തോന്നുന്നത്. ചില തലകുലുക്കലുകള്‍, കണ്ണിറുക്കലുകള്‍, തോളത്ത് കിടക്കുന്ന തോര്‍ത്ത് എടുത്തു കുടഞ്ഞിട്ട് വേഗത്തിലുള്ള ഓട്ടം, നില്‍പ്പ്, നോട്ടം എന്നിവയിലൊക്കെ ആ സാമ്യം അനുഭവപ്പെട്ടിട്ടുണ്ട്. ചിരി ജീവിതത്തിലും സിനിമയ്ക്ക് എസ് പി പിള്ള നല്‍കിയ സംഭാവനയ്ക്ക് സിനിമ തിരിച്ചും നല്‍കി. നല്ല പ്രതിഫലമായിരുന്നു എസ് പി പിള്ളയ്ക്ക്. ധാരാളം സമ്പാദിച്ചു. പറമ്പും പാടവുമൊക്കെയായി ധാരാളം സ്വത്ത് സമ്പാദിച്ചുകൂട്ടി. ഏറ്റുമാനൂരില്‍ സ്വന്തമായി വീടുവച്ചു. അദ്ദേഹത്തിന്റെ ഇളയമകള്‍ ശോഭന (നടി മഞ്ജുപിള്ളയുടെ അമ്മ)യ്ക്ക് അക്കാലം ഇപ്പോഴും ആഹ്ലാദഭരിതമായ ഓര്‍മയാണ്. കോട്ടയംവഴി കടന്നുപോയാല്‍ പ്രേംനസീറും സത്യനുമുള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ കയറാതെ പോകില്ല. വല്ലപ്പോഴുമേ ഷൂട്ടിങ് അവധികിട്ടി അച്ഛന്‍ വീട്ടില്‍ വരികയുള്ളൂവെങ്കിലും വരുന്ന ദിവസങ്ങള്‍ ഉത്സവസമാനമാണ്. പല ചിരിക്കാരെയുംപോലെ മക്കളോടുള്ള സ്നേഹം ഉള്ളിലാണ് എസ് പി പിള്ളയിലെ അച്ഛന്. പുറത്ത് കര്‍ക്കശക്കാരന്‍. പക്ഷേ, മക്കള്‍ക്കറിയാം മനസ്സില്‍ സ്നേഹം നിറഞ്ഞുതുളുമ്പുന്നത്.താന്‍ വളര്‍ന്നതോടൊപ്പം തന്റെ ബന്ധുക്കളെയും കൈപിടിച്ചുകയറ്റി എസ് പി പിള്ള. ബന്ധുക്കള്‍ ഉള്‍പ്പെടെ 30 അംഗങ്ങളുള്ള കുടുംബത്തെയായിരുന്നു അദ്ദേഹം സംരക്ഷിച്ചിരുന്നത്. കലാകാരന്മാര്‍ക്ക് ഒട്ടുമിക്കവര്‍ക്കുമുള്ള "അംഗവൈകല്യം' എസ് പി പിള്ളയ്ക്കും ഉണ്ടായിരുന്നു. കൈ ഓട്ടക്കൈ ആയിരുന്നു. കാശിരിക്കില്ല. കണ്ണീരും കഷ്ടപ്പാടും കണ്ടാല്‍ ചിരിമായും. കൈയിലുള്ളതെന്തോ അതെടുത്ത് നല്‍കും (നടന്‍ ബഹദൂറും ഇങ്ങനെ ആയിരുന്നത്രേ).അവസാനം അഭിനയിച്ചത് "സഞ്ചാരി' എന്ന സിനിമയിലാണ്. അവസാനാളുകളില്‍ കാഴ്ചശക്തി മങ്ങിയിരുന്നു. 1985 ജൂണ്‍ 12ന് അന്തരിച്ചു. എസ് പി പിള്ളയുടെ പ്രസക്തി അസുലഭവും ആഹ്ലാദഭരിതവുമായ നര്‍മം മലയാളിക്ക് നല്‍കി എന്നതുതന്നെയാണ് എസ് പി പിള്ളയുടെ ഏറ്റവും വലിയ സംഭാവന. അന്നുവരെ നാടകം, ഓട്ടന്‍തുള്ളല്‍, സാഹിത്യം എന്നീ ശാഖകളില്‍നിന്നിരുന്ന ഹാസ്യത്തെ പുത്തന്‍മാധ്യമമായ "സിനിമ'യ്ക്ക് യോജിക്കുന്ന തരത്തില്‍ എസ് പി പിള്ള അവതരിപ്പിച്ചു. പിന്നീട് വന്ന ഹാസ്യതാരങ്ങള്‍ക്ക് ഒരു നല്ല മാതൃകയോ റഫറന്‍സ് ബുക്കോ ഒക്കെയായി മാറി എസ് പി പിള്ളഹാസ്യം. ഹാസ്യത്തോടൊപ്പം ക്യാരക്ടര്‍ റോളുകളും ചെയ്തു എസ് പി പിള്ള. രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരവും നേടി.സിനിമയില്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് എസ് പി പിള്ളയുടെ ജന്മശതാബ്ദിദിനം കടന്നുപോയത്. പുരസ്കാരങ്ങളല്ല ഒരു വ്യക്തിയെ സമൂഹത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. അവാര്‍ഡ് ഇല്ലെങ്കിലും ഹാസ്യത്തിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. പക്ഷേ, ഹാസ്യനടനുള്ള പുരസ്കാരം നിര്‍ത്താന്‍ തീരുമാനിക്കുന്നതിന് പറയുന്ന കാരണങ്ങള്‍ ഒന്നാന്തരം ഹാസ്യമാണ്. ഹാസ്യനടന് അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍, സങ്കടം എന്ന വികാരം അഭിനയിക്കുന്ന ആളിന് സങ്കട അവാര്‍ഡും ക്രോധം അഭിനയിക്കുന്ന ആളിന് ക്രോധത്തിനുള്ള അവാര്‍ഡ് കൊടുക്കണ്ടേ എന്ന്. ഹാസ്യനടന്‍ അല്ലെങ്കില്‍ ഹാസ്യനടി എന്നുമാത്രം ഒരാളെ ചുരുക്കുന്നത് മോശമല്ലേ എന്ന്. ലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും ആരംഭംമുതല്‍തന്നെ ഹാസ്യശാഖ ഉണ്ടായിരുന്നു. കലയില്‍ അല്ലെങ്കില്‍ സാഹിത്യത്തില്‍ ഒരു പ്രത്യേക ഭാഗം കാണിക്കുമ്പോള്‍ കാണുന്നവരും വായിക്കുന്നവരുമൊക്കെ ചിരിക്കുന്നു. അരിസ്റ്റോഫെനസ് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സാഹിത്യകാരന്മാരെ ആക്ഷേപഹാസ്യ സാഹിത്യകാരന്മാര്‍ എന്നുവിളിക്കുന്നത് അവരെ ചെറുതായി കണ്ടുകൊണ്ടല്ല. കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഇ വിയുമൊക്കെ മലയാളിയുടെ മനസ്സില്‍ എന്നും ഹാസ്യക്കാരാണ്. സഞ്ജയനും മറ്റും ഗൗരവമുള്ള വിഷയങ്ങള്‍ എഴുതിയിട്ടുണ്ട്. അതുപക്ഷേ, മറ്റുപലര്‍ക്കും എഴുതാന്‍ സാധിക്കും. എസ് പി പിള്ളയും അടൂര്‍ ഭാസിയും നാഗേഷും ബഹദൂറുമൊക്കെ ചെയ്ത ക്യാരക്ടര്‍വേഷങ്ങള്‍ അതുപോലെയോ കുറച്ചുകൂടി മികച്ചരീതിയിലോ ചെയ്യാന്‍ സാധിക്കുന്ന അനവധിപേരുണ്ട്. പക്ഷേ, അവര്‍ചെയ്ത ഹാസ്യംചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ ഒരുകൈയിലെ വിരലുകള്‍കൊണ്ടുമാത്രം എണ്ണിത്തീര്‍ക്കാവുന്നവരേയുള്ളൂ. രസകരമായി ചിത്രങ്ങള്‍ വരയ്ക്കുന്നവരെ "കാര്‍ട്ടൂണിസ്റ്റുകള്‍' എന്ന് പ്രത്യേകമായി പറയുന്നതും അതുകൊണ്ടാണ്. കാര്‍ട്ടൂണിസ്റ്റിനുമാത്രമായി അവാര്‍ഡ് വേണ്ട, ചിത്രകാരന്മാര്‍ക്ക് പൊതുവെ മതി പുരസ്കാരം എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ വന്നേക്കാം. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : മറ്റു വാർത്തകൾ ട്രാക്ടർ മറിഞ്ഞ്‌ വിവാഹസംഘത്തിലെ 6 പേർ മരിച്ചു അതിദാരിദ്ര്യ ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും- മന്ത്രി എം ബി രാജേഷ് ന്യായാധിപരെ നിയമിക്കുന്നതില്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കണം: ജോണ്‍ ബ്രിട്ടാസ് എംപി കുസാറ്റ്‌ നിയമനം: ഡോ ഉഷക്കെതിരെ നടക്കുന്നത്‌ വൃത്തികെട്ട പ്രചരണമെന്ന്‌ കെപിസിസി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷൻ സ്വേച്ഛാധിപതികളുടെ കാൽപ്പന്തു രാഷ്‌ട്രീയം ആദ്യ തൊഴിലാളി ശബ്‌ദം മുഴങ്ങുന്നു മാറ്റത്തിന്റെ തീച്ചുവടുകളുമായി മല്ലിക... ---- Categories വാരാന്തം അക്ഷരമുറ്റം കിളിവാതില്‍ പ്രധാന വാർത്തകൾ സംസ്ഥാനതലങ്ങളില്‍ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണം: സിപിഐ എം ന്യായാധിപരെ നിയമിക്കുന്നതില്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കണം: ജോണ്‍ ബ്രിട്ടാസ് എംപി ട്രാക്ടർ മറിഞ്ഞ്‌ വിവാഹസംഘത്തിലെ 6 പേർ മരിച്ചു അതിദാരിദ്ര്യ ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും- മന്ത്രി എം ബി രാജേഷ് ഹിമാചലിൽ സ്വതന്ത്രരെ പിടിക്കാൻ ബിജെപി; കോൺഗ്രസ്‌ എംഎൽഎമാർ ജയ്‌പൂർ റിസോർട്ടിലേക്ക്‌ ഗവർണറുടെ നീക്കം സംഘപരിവാറിൽനിന്ന്‌ അച്ചാരം വാങ്ങിയുള്ളത്‌: തോമസ്‌ ഐസക്‌ കുസാറ്റ്‌ നിയമനം: ഡോ ഉഷക്കെതിരെ നടക്കുന്നത്‌ വൃത്തികെട്ട പ്രചരണമെന്ന്‌ കെപിസിസി പബ്ലിക് പോളിസി വിഭാഗം അധ്യക്ഷൻ ബഹുസ്വരതയും മതനിരപേക്ഷതയും വെല്ലുവിളി നേരിടുന്നു: എം സ്വരാജ് കേരളത്തില്‍ ഏത് പദ്ധതി വന്നാലും ചിലര്‍ എല്ലാത്തിനെയും എതിര്‍ക്കുന്നു: മുഖ്യമന്ത്രി പഠനമുറി ഇനി 5, 6, 7 ക്ലാസുകാര്‍ക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ നടന്‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച അമ്പിളിച്ചേട്ടന്റെ കഥാപാത്രങ്ങള്‍ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല. നാടകത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറി. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇതിനോടകം വേഷമിട്ടത് 1500 ലേറെ ചിത്രങ്ങളില്‍. 2012ലെ വാഹനാപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതിക്ക് അധിക നാളൊന്നും വേണ്ടി വന്നില്ല മലയാള ചലച്ചിത്ര ലോകം അടക്കി വാഴാന്‍. ഹാസ്യനടന്‍മാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനമെങ്കിലും ക്യാരക്ടര്‍ റോളുകളും തനിക്ക് നിഷ്പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചു. നിഴല്‍ക്കൂത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് വരെ ജഗതി ശ്രീകുമാറിന് ലഭിച്ചു. മാറ്റങ്ങളുമായി മലയാള സിനിമ മുന്നോട്ട് കുതിക്കുകയാണ്, ഉടനെ തന്നെ അമ്പിളിക്കല വെള്ളിത്തിരയില്‍ മിന്നുമെന്ന പ്രതീക്ഷയില്‍. പകരം വെക്കാന്‍ ആളില്ലാത്ത ഈ അഭിനയപ്രതിഭക്ക് ഒരായിരം ജന്മദിനാശംസകള്‍ #JAGATHI SREEKUMAR Share 0 FacebookTwitterPinterestWhatsappEmail Recent Posts അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. June 8, 2022 പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ May 4, 2022 സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം March 16, 2022 കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
അതേ സമയം ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി രംഗത്ത് എത്തി Web Team First Published Nov 23, 2022, 1:03 PM IST തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2-- 1 ന് സൌദിയോട് പരാജയപ്പെട്ടു. പിന്നാലെ അര്‍ജന്‍റീനയ്ക്കും, ഫാന്‍സിനും ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. അര്‍ജന്റീന ആരാധകരെ പരിഹസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത് എത്തി. തമാശയായാണ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.'ഇപ്പോള്‍ എന്തായി? ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അവരുടെ അഹങ്കാരം അല്‍്പം കുറയ്ക്കണം. ഞങ്ങള്‍ ബ്രസീല്‍ ഫാന്‍സിനെ കണ്ടു പഠിക്ക്. കാത്തിരിക്കു. ഇനിയുള്ള ദിവസങ്ങളില്‍ കളിക്കളത്തില്‍ സാമ്പാ നൃത്തച്ചുവടുകള്‍', ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു. എന്നാല്‍ അര്‍ജന്‍റീന ആരാധകര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിനെതിരെ കമന്‍റുമായി രംഗത്തുണ്ട്. തിരുമേനിയുടെ എഴുത്തിലും അഹങ്കാരം ഇല്ലെ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. എന്നാല്‍ തമാശയെ, തമാശയായി കാണൂ എന്നാണ് കൂറിലോസിന്‍റെ മറുപടി. അതേ സമയം ബിഷപ്പിന് പിന്തുണയുമായി ബ്രസീല്‍ അരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി. അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് എം എം മണി. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി എം എം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ എം എം മണി നല്‍കിയിരിക്കുന്നത്. നേരത്തെ, ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ തന്നെ അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും മറുപടി നല്‍കിയിരുന്നു. ഷാഫിയെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയത്. ഖത്തറിലെ സ്‌റ്റേഡിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്‌റ്റേഡിയത്തില്‍ അര്‍ജന്‍റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് 'ങാ ചുമ്മാതല്ല' എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. 'ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ...', എന്നാണ് ഷാഫി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ എഴുതിയത്. അതേ സമയം മത്സരം ലൈവായി കണ്ട ടി എന്‍ പ്രതാപന്‍ എംപി, ഖത്തറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് ടി എന്‍ പ്രതാപന്‍ തന്‍റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. നിര്‍ഭാഗ്യം അര്‍ജന്‍റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സൗദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്‍റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായെന്നും പറഞ്ഞു. വരും കളികള്‍ ജയിച്ച് അര്‍ജന്‍റീന വിജയിച്ച് കപ്പ് നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പറഞ്ഞു. ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ "ശവത്തില്‍ കുത്താതണ്ണാ...": വിടി ബലറാമിനോട് ഷാഫി പറമ്പില്‍ Last Updated Nov 23, 2022, 1:03 PM IST argentina geevarghese mar coorilos FIFA World Cup 2022 Follow Us: Download App: RELATED STORIES 'ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ' 21 വയസുള്ള അ‍ര്‍ജന്‍റീനന്‍ കവി; പ്രാസം ഒത്ത ഗോളുമായി എന്‍സോ- വീഡിയോ മിശിഹായുടെ വണ്ടർ​ഗോൾ! വീണ്ടും കവിതയെഴുതി അർജന്റീന ആരാധകർ; എങ്ങും ആഘോഷം, സന്തോഷത്തിമിർപ്പ് മെക്‌സിക്കന്‍ തിരമാല ഭേദിച്ച് മെസിയുടെ ഗോളും അസിസ്റ്റും; റെക്കോര്‍ഡുകളുടെ നീലാകാശത്ത് മിശിഹ മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്
അഴിമതി തുടച്ചുനീക്കലും, വിജ്ഞാനസമൂഹസ്ഥാപനവും, മലയാളഭാഷയുടെ ശാക്തീകരണവും , അതുവഴിയുള്ള കേരളത്തിന്റെ സമഗ്രവികസനവും ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളാക്കുക തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിനിര്‍മാര്‍ജ്ജനവും, സമഗ്രവികസനവും സജീവചര്‍ച്ചാവിഷയങ്ങളായിരിക്കുകയാണല്ലോ. അഴിമതി തടയാനായി ഒരു പുതിയ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗാന്ധിയനായ അന്ന ഹസാരെ തുടങ്ങിയ നിരാഹാരസമരം വമ്പിച്ച ജനപിന്തുണ നേടിക്കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും, കോൺ‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഒരു തലവേദനയായി മാറിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ പലപ്പോഴും നടക്കുന്ന അഴിമതിയെ രാഷ്ട്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ ശ്രീ ഹസാരെയും , ശ്രീമതി മേധാപട്കര്‍ പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിജയിച്ചിരിക്കുന്നു. അതിലവര്‍ നമ്മുടെ കൃതജ്ഞത അര്‍ഹിക്കുന്നു, പക്ഷേ ഇത്തരം സമരങ്ങളില്‍ എടുത്തുചാടുന്ന പലരുടെയും ലോകവീക്ഷണത്തിന്റെ പരിമിതിയും ഈ സമരം വെളിപ്പെടുത്തുന്നു. ഒരു ലോക്പാല്‍ നിയമം വന്നാല്‍ അഴിമതി ഇല്ലാതാകുമോ? നിയമങ്ങളുടെയോ , നീതീന്യായ സ്ഥാപനങ്ങളുടെയോ കുറവാണോ അഴിമതി പെരുകാന്‍ കാരണം? നീതിപീഠത്തെത്തന്നെ അഴിമതി വിഴുങ്ങിയില്ലേ ? ഉദ്യോഗസ്ഥസംവിധാനവും പട്ടാളം പോലും അഴിമതിയുടെ കയത്തില്‍ മുങ്ങിയില്ലേ? ഇത്തരം പ്രശ്നങ്ങളൊന്നും സമഗ്രമായി പരിഗണിക്കാതെ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കാനോടുന്ന മൂഢന്‍മാരെപ്പോലെ അഴിമതിക്കു ഒറ്റമൂലിയായി ജന്‍ ലോക്പാല്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതു ലോകവീക്ഷണത്തിന്റെ പരിമിതി തന്നെ. എന്നാല്‍ ഇത്തരത്തില്‍ അഴിമതിനിര്‍മാര്‍ജനവും വികസനവും ആയി ബന്ധപ്പെട്ടു കാലാകാലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്തമായിരുന്നു 2011 ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകള്‍. സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സാമ്രാജ്യത്വആഗോളവല്‍ക്കരണത്തിനുള്ള യഥാര്‍ത്ഥ ബദലായി സാര്‍വദേശീയസഹകരണത്തില്‍ അധിഷ്ഠിതമായ സാര്‍വദേശീയവിജ്ഞാനസമൂഹം എന്ന സങ്കല്പത്തെ അത് തത്വത്തില്‍ അംഗീകരിച്ചു. അതുപോലെ തന്നെ വിജ്ഞാനസമൂഹമെന്ന അവസ്ഥയിലേക്കുള്ള കേരളത്തിന്റെ (മറ്റു നാടുകളുടെയും) പ്രയാണത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഇ-ഭരണത്തിനും, അതുവഴി ഉണ്ടാകാന്‍ പോകുന്ന സമഗ്രഭരണപരിഷ്കാരത്തിനും, നിര്‍ണ്ണായകപങ്കുവഹിക്കാനുണ്ട് എന്നും പഠനകോണ്‍ഗ്രസ് വിലയിരുത്തി. പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളെ വിലയിരുത്തികൊണ്ട് അതിന്റെ അമരക്കാരിലൊരാളായിരുന്ന കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് എഴുതിയ പ്രൌഢമായ വിശകലനത്തിലെ പ്രസക്തഭാഗങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കട്ടെ. (ഇതിന്റെ പൂര്‍ണ്ണരൂപം ശാസ്ത്രഗതി മാസികയുടെ ഫെബ്രുവരി - മാര്‍ച്ച് 2011 പ്രത്യേക പതിപ്പിലുള്ള അദ്ദേഹത്തിന്റെ "ആഗോളവല്‍ക്കരണ കാലത്ത് കേരളത്തിന്റെ വികസന കാഴ്ചപ്പാട് എന്തായിരിക്കണം'' എന്ന ലേഖനത്തിലുണ്ട് ). സ്വതന്ത്രസോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഇ-ഗവേര്‍ണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത് -.തോമസ് ഐസക്ക് 'പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് (കേരള പഠന)കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേ തീരൂ. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്. വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരിക്കുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്ത് വന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മുതല്‍മുടക്ക് കൂടിയേ തീരൂ. സ്കൂള്‍ വിദ്യാഭ്യാസത്തിന്റേയും പ്രാഥമിക ആരോഗ്യ സൌകര്യങ്ങളുടേയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ട് കൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍അടിസ്ഥാനമാക്കിയുള്ള ഇ-ഗവേര്‍ണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമ പരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധതലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാന പങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുനഃസംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി. പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ.എം.എസ്. പല വട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേ‌ദങ്ങള്‍ നിലനില്ക്കും. ആഗോളവത്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേ സമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്, സാസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്ത താത്പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്. പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പൊതുജനാഭിപ്രായം ഉണ്ടാകണം. ' ( ആഗോളവത്കരണകാലത്ത് കേരളത്തി൯റെ വികസനകാഴ്ചപ്പാട് എന്തായിരിക്കണം? -ഡോ.തോമസ് ഐസക്, ശാസ്ത്രഗതി , ഫെബ്--മാര്‍ച് 2011. തലക്കുറിപ്പ് കൂട്ടിച്ചേര്‍ത്തതാണ്. ശാസ്ത്രഗതിയുടെ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണരൂപത്തിലുള്ള ലേഖനം വായിക്കാം) പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ട് ഡോ. ഐസക് അവതരിപ്പിക്കുന്ന പുതിയ സമീപനം സര്‍വ്വാത്മനാ സ്വാഗതാര്‍ഹമാണ്. എന്നിരിക്കിലും ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ കൂടി കേരളസമൂഹത്തില്‍ നടക്കുന്ന തുടര്‍ചര്‍ച്ചകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. 1. വിജ്ഞാനസമൂഹനിര്‍മ്മിതി മാതൃഭാഷയില്‍ കൂടി മാത്രമേ സാധ്യമാകൂ. കേരളശാസ്ത്ര സാഹിത്യപരിഷത്തിന്റെ 48-ാം വാര്‍ഷികസമ്മേളനം പാസാക്കിയ "വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാളഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക'' എന്ന പ്രമേയം ഇക്കാര്യത്തില്‍ നല്ലൊരു വഴികാട്ടിയാണ്. പ്രമേയത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. പ്രമേയം പൂര്‍ണ്ണരൂപത്തില്‍ പരിഷത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 48ാം സംസ്ഥാനവാര്‍ഷികം അംഗീകരിച്ച പ്രമേയം വിവരസാങ്കേതിക വിദ്യാരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക ലോകത്തെല്ലായിടത്തേയും പോലെ കേരളത്തിലും വിവരസാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ ഈ വ്യാപനം അറിഞ്ഞോ അറിയാതെയോ നമ്മുടെ ദൈനംദിനവ്യവഹാരങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന രീതിയിലായി മാറുന്നു എന്ന വസ്തുതയിലെ അപകടം ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേരള സര്‍ക്കാരിന്റെ പ്രധാന വെബ്സൈറ്റ് മലയാളത്തില്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. മലയാളം ഉള്ള നിരവധി വെബ്സൈറ്റുകളില്‍ പോലും ഏകീകൃതലിപികള്‍ (ഫോണ്ടുകള്‍) ഉപയോഗപ്പെടുത്താത്തതുകാരണം വിദേശമലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും അവ അപ്രാപ്യമായി തുടരുന്നു എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. കേരളവുമായി ബന്ധപ്പെട്ട എല്ലാ ഐടി സംവിധാനങ്ങളിലും യൂണികോഡ് സമ്പ്രദായത്തിലുള്ള മലയാളലിപികള്‍ ഉപയോഗപ്പെടുത്തി ഇവയുടെ ഉപയോഗം സുഗമമാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതു നടപ്പിലാക്കുന്നില്ല. ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍ ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ് ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ് തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്, ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മലയാളം മറന്നുകൊണ്ടുള്ള ഐടി വ്യാപനത്തിന്റെ അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ, ഐടിയുടെയും വിശേഷിച്ച് യൂണികോഡ് സാങ്കേതികവിദ്യയുടേയും വളര്‍ച്ച മലയാളമുള്‍പ്പെടെയുള്ള എല്ലാ പൌരസ്ത്യഭാഷകള്‍ക്കും തരുന്ന പുതിയ സാധ്യതകള്‍ കേരളത്തിലെ ഭരണവകുപ്പുകളിലും കോടതികളിലും, ബാങ്ക്, സഹകരണബാങ്ക് മുതലായ ധനകാര്യസ്ഥാപനങ്ങളിലും മലയാളത്തിന്റെ പ്രയോഗം വ്യാപകമാക്കാന്‍ ഉപയോഗിക്കണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്റര്‍നെറ്റും, യൂണികോഡും വ്യാപകമാകുന്നതിന് മുമ്പ് സാങ്കേതിക വൈഷമ്യങ്ങള്‍, വിശേഷിച്ചും ടൈപ്പ്റൈറ്റര്‍ കീബോര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതികവൈഷമ്യങ്ങള്‍, മലയാളത്തിന്റെ വ്യാപകഉപയോഗത്തെ തടസ്സപ്പെടുത്തിയിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ സാങ്കേതികവിദ്യാരംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ അത്തരം വൈഷമ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് സന്തോഷപ്രദമാണ്. ഈ പുതിയ സാഹചര്യത്തില്‍ മലയാളത്തിന്റെ ഔദ്യോഗികരംഗത്തെ ഉപയോഗം ശക്തിപ്പെടുത്താന്‍ താഴെപറയുന്ന നടപടികള്‍ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. താഴ്ന്നതലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെയുള്ള (ഐ.എ.എസ്.കാര്‍ ഉള്‍പ്പെടെ) എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം ഫയലുകള്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്കൂള്‍ / കോളേജ് അധ്യാപകര്‍ക്കും മലയാളം കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാനുള്ള സംവിധാനം ഒരുക്കണം. ഐടി അറ്റ് സ്കൂള്‍ മുതലായ നിലവിലുള്ള സംവിധാനങ്ങളെ ഇതിനുപയോഗപ്പെടുത്തണം. കടലാസ് രഹിത ഭരണസംവിധാനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥരുടെ മുമ്പിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ എത്തുമ്പോള്‍ അവര്‍ ഫയലുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്താന്‍ ഇതാവശ്യമാണ്. ബാങ്ക്, സഹകരണബാങ്ക് മുതലായ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും ഇത്തരം പരിശീലനസംവിധാനം ഒരുക്കണം. എല്ലാ രേഖകളും മലയാളത്തില്‍ കൂടി ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളെ പ്രേരിപ്പിക്കണം. നിലവില്‍ ഇംഗ്ലീഷില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് മലയാളത്തിലേക്ക് മാറുക എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. ഈ മാറ്റം എളുപ്പമാക്കാന്‍ വേണ്ടി കേരള സര്‍ക്കാരിന്റെ മുന്‍കയ്യില്‍ വെബ്അധിഷ്ഠിത യാന്ത്രികതര്‍ജമ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം തുടങ്ങണമെന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സംവിധാനം നടപ്പിലായാല്‍ ഇന്ന് ഇംഗ്ലീഷില്‍ ഉത്തരവുകളും, വിധികളും തയ്യാറാക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ക്കും, ജഡ്ജിമാര്‍ക്കും ഇംഗ്ളീഷ് പകര്‍പ്പിനോടൊപ്പം തത്സമയം തന്നെ അതിന്റെ മലയാളം പകര്‍പ്പും (ആവശ്യമെങ്കില്‍ ഹിന്ദി പകര്‍പ്പും) തയ്യാറാക്കാനും, അതുവഴി ഭരണഭാഷ (കോടതിഭാഷയും) മലയാളമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനും കഴിയും മലയാളം ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധി ശാസ്ത്രസാങ്കേതിക പ്രസിദ്ധീകരണങ്ങളുടെ കുറവാണ്. മൌലികമായ കൃതികളുടെ രചനവഴിയും, തര്‍ജ്ജമ വഴിയും ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരു ബൃഹദ്പരിപാടി ആവിഷ്കരിക്കണമെന്നും ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. മുകളില്‍ സൂചിപ്പിച്ച യാന്ത്രികതര്‍ജ്ജമസംവിധാനം നടപ്പിലായാല്‍ അത് ഈ കുറവ് പരിഹരിക്കാനും വഴിയൊരുക്കും. യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിനും ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ്‌ പോലുള്ള കുത്തകകളുടെ താല്പര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് തടയുന്നതിനുമായി കേരള സര്‍ ക്കാര്‍ യൂണിക്കോഡ് കണ്‌സോര്‍ഷ്യത്തില്‍ അംഗമാകണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 2. വിജ്ഞാനസമൂഹനിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മറ്റൊരു പ്രധാന നിര്‍ദ്ദേശം സമ്പൂര്‍ണ്ണ വിജ്ഞാന സാക്ഷരതയുമായി ബന്ധപ്പെട്ടതാണ്. വിജ്ഞാനസമൂഹം തരുന്ന സാധ്യതകള്‍ തങ്ങളുടെ തൊഴില്‍ മേഖലകളിലും നിത്യജീവിതത്തിലും ഉപയോഗപ്പെടുത്താനുള്ള പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്നതാണ് ഇതുകണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പരിശീലനം ഉദ്യോഗസ്ഥന്മാര്‍ക്കും, അധ്യാപകര്‍ക്കും, പ്രൊഫഷണല്‍ ജോലിക്കാര്‍ക്കും മാത്രമല്ല കൃഷിക്കാര്‍ക്കും ചെറുകച്ചവടക്കാര്‍ക്കും, ഡ്രൈവര്‍മാര്‍, മരപ്പണിക്കാര്‍, കല്പണിക്കാര്‍, കോണ്‍ക്രീറ്റ് പണിക്കാര്‍, ചുമട്ടുകാര്‍, പ്ളംബര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി എല്ലാവിഭാഗം തൊഴിലെടുക്കുന്നവര്‍ക്കും നല്‍കണം. ഇന്നു തൊഴിലില്ലാത്തവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിശീലനം നല്‍കണം. കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ ഇത്തരം തുടര്‍പരിശീലനത്തില്‍ പ്രത്യേകപരിഗണന നല്‍കേണ്ട വിഭാഗങ്ങളാണ് പ്രവാസികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, സഹകരണബാങ്ക് ജോലിക്കാര്‍ എന്നിവര്‍. കേരളം ഇന്നു നേരിടുന്ന പല പ്രശ്നങ്ങളും, പരിഹരിക്കാന്‍ ഇവരുടെ ശാക്തീകരണം സഹായിക്കും. യഥാര്‍ത്ഥത്തില്‍ വിജ്ഞാനസാക്ഷരതയെ (സാധാരണ സാക്ഷരതയേയും) പശ്ചാത്തല സൌകര്യവികസനത്തിന്റെ ഭാഗമായാണ് ഇന്ന് പരിഗണിക്കേണ്ടത്. പഴയ വ്യവസായ യുഗത്തില്‍ തൊഴിലാളികളില്‍ നിന്ന് പരിമിതമായ സാക്ഷരതയേ പ്രതീക്ഷിച്ചിരുന്നുള്ളു. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് സാമൂഹ്യബാധ്യതയായി മുഖ്യധാരാധനശാസ്ത്രം കണ്ടിരുന്നത്. അതേ സമയം റോഡ്, റെയില്‍, തുറമുഖങ്ങള്‍, വൈദ്യുതി ഉല്പാദനവും, വിതരണവും എന്നീ മേഖലകളിലായിരുന്നു സാമൂഹ്യഇടപെടലുകള്‍ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വിജ്ഞാനസമൂഹത്തില്‍ തൊഴിലാളികള്‍ക്ക് കായികകഴിവുകള്‍ മാത്രം പോരാ. മറിച്ച് ബൌദ്ധികകഴിവുകള്‍ക്കാണ് പ്രാധാന്യം. യന്ത്രവല്‍ക്കരണം വ്യാപകമായതോടെ കായികപ്രാധാന്യമുള്ള തൊഴിലുകള്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു. ഇന്നു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ തൊഴില്‍ നാശകവളര്‍ച്ച. ഇതിന്റെ ഫലമായി ഫാക്ടറി തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. അത്തരം തൊഴിലുകളുടെ ആപേക്ഷികവരുമാനവും കുറഞ്ഞിരിക്കുന്നു. കൃഷി, ചെറുകച്ചവടം തുടങ്ങിയ തൊഴില്‍ മേഖലകളുടെ കാര്യം തികച്ചും പരിതാപകരമാണ്. ഇന്ന് കര്‍ഷകന്റേയോ, ചെറുകച്ചവടക്കാരന്റേയോ, ഫാക്ടറിതൊഴിലാളികളുടെയോ മക്കള്‍ അതേ മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഈ സമ്പൂര്‍ണ്ണവിജ്ഞാനസാക്ഷരതാ പരിപാടിയെ എതിര്‍ക്കാന്‍ ചിലര്‍ വന്നേക്കാം. പല ബുദ്ധിജീവികളും പ്രത്യയശാസ്ത്രപരമായിത്തന്നെ ഇത്തരം പരിപാടികളില്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കു തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടിനു കാരണം നിലവിലുള്ള മുതലാളിത്ത സമൂഹത്തിന്റെ സഹജമായ പരിമിതികള്‍ മാത്രമാണ്. ഉന്നതവിദ്യാഭ്യാസവും, വിജ്ഞാനസാക്ഷരതയും ഉള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മയും പട്ടിണിയും വ്യാപകമായാല്‍ അത്തരം ഒരു സമൂഹത്തെ മാറ്റുന്ന പ്രക്രിയ അവര്‍ തന്നെ നടത്തിക്കൊള്ളും. ഈജിപ്തിലും, ടുണീഷ്യയിലും ബഹ്റൈനിലും ലിബിയയിലും എന്തിന് സൌദി അറേബ്യയില്‍ പോലും ഈ പ്രക്രിയയാണ് നാം കാണുന്നത്. ഈ പ്രക്രിയയില്‍ ആദ്യഘട്ടത്തില്‍ അരാജകവാദികള്‍ക്കാണ് മുന്‍കൈ എന്നത് സത്യമാണ്. തുടക്കം എപ്പോഴും ഇങ്ങിനെ തന്നെ ആയിരിക്കും. കാലക്രമേണ അരാജകവാദം ഫലത്തില്‍ ഭരണവര്‍ഗത്തിനെയാണ സഹായിക്കുന്നതെന്ന് അധ്വാനിക്കുന്ന ഭൂരിപക്ഷം മനസ്സിലാക്കുകയും നിലനില്‍ക്കുന്ന സാമൂഹ്യമാറ്റത്തിനുവേണ്ടി യത്നിക്കുന്ന ശക്തികളുമായി ഐക്യപ്പെടുകയും ചെയ്യും. വിവിധ രാജ്യങ്ങളിലായി ദശലക്ഷകണക്കിനും, കോടിക്കണക്കിനും ആയ ജനങ്ങള്‍ നടത്തിയ ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടങ്ങളോട് എക്കാലത്തും മുഖം തിരിഞ്ഞുനിന്നിട്ടുള്ളവരില്‍ ചിലരെങ്കിലും സാര്‍വ്വദേശീയ വിജ്ഞാനസമൂഹവും ആഗോളവല്‍ക്കരണത്തിന്റെ ഉദാഹരണം തന്നയല്ലേ എന്ന മുട്ടുചോദ്യം ചോദിച്ചേക്കാം. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതു കഥയറിയാതെയുള്ള ആട്ടം കാണലാണ്. ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടം എന്ന പദം ഒറ്റനോട്ടത്തില്‍ എല്ലാ വിദേശബന്ധങ്ങള്‍ക്കും വിദേശികള്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാല്‍ വസ്തുത എന്താണ്? തുടക്കം മുതല്‍ തന്നെ സാമ്രാജ്യത്വനേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണത്തിനെതിരായ സാര്‍വ്വദേശീയ ഐക്യമായാണ് ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടം നിലവില്‍ വന്നത്. ഒരു രാജ്യത്തെ ഫാക്ടറികളില്‍ തൊഴിലാളികള്‍ സമരം ചെയ്താല്‍ ഓര്‍ഡറുകള്‍ മറ്റു രാജ്യങ്ങളിലെ ഫാക്ടറികളിലേക്ക് തിരിച്ചുവിട്ട് തങ്ങളെ വിഷമവൃത്തത്തിലാക്കാനുള്ള ആഗോളമൂലധനത്തിന്റെ കഴിവ് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ സ്വമേധയാ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ ആഗോള (അതായത് സാര്‍വദേശീയ) ഐക്യത്തിന് മുന്‍കയ്യെടുക്കുകയായിരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അന്താരാഷ്ട്ര കാര്‍ ഭീമനായ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്ത് ഫാക്ടറിയില്‍ നടന്ന സമരത്തിന് സാര്‍വദേശീയ ലോഹതൊഴിലാളി ഫെഡറേഷന്‍ നല്‍കിയ പിന്തുണ. ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തത് ഗുജറാത്ത് ഫാക്ടറിയിലെ സമരത്തിന് നേതൃത്വം കൊടുത്ത ഐ.എന്‍.ടി.യു.സി. യൂണിയനാണെന്നതും ശ്രദ്ധേയമാണ്.തൊഴിലാളികള്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും, യുവജനങ്ങളും കര്‍ഷകരും മുതല്‍ സാമൂഹ്യമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആദിവാസികള്‍വരെ ഈ സമരത്തിന്റെ സാര്‍വദേശീയ സ്വഭാവം തിരിച്ചിറിയുന്നുണ്ട്. അതുകൊണ്ടാണ് ആഗോളവല്‍ക്കരണ വിരുദ്ധപോരാട്ടങ്ങളെ വഴിതെറ്റിച്ച് വിദേശികള്‍ക്കെതിരായുള്ള അക്രമങ്ങളായും, വര്‍ഗ്ഗീയ, വംശീയ കലാപങ്ങളായും മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയത്. കേരളത്തിലാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലിക്ക് പോകുന്നവര്‍ ആഗോളവല്‍ക്കരണ വിരുദ്ധപോരാളികളുടെ ശത്രുസ്ഥാനത്താണ് എന്ന കുപ്രചരണം നടന്നിരുന്നു. ഐടി, ഐടി അനബന്ധമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയും ഇത്തരം കുപ്രചരണങ്ങള്‍ നടന്നിരുന്നു. ടൂറിസം വ്യവസായവും വിമര്‍ശന വിധേയമായി. ഏതായാലും ഇന്ന് അതെല്ലാം അവസാനിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണവിരുദ്ധസമരം എന്നാല്‍ മറ്റു രാജ്യങ്ങളിലെ ജനങ്ങളും നമ്മളും തമ്മില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ക്കെതിരെയുള്ള സമരമല്ല, മറിച്ച് ഇന്നത്തെ ലോകത്തിനെ കൈപ്പിടിയിലാക്കിയിരിക്കുന്ന ആഗോളകുത്തകകള്‍ക്കെതിരെയുള്ള സമരമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നമുക്ക് വിഷയത്തിലേക്കു കടക്കാം. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ആഗോളവല്‍ക്കരണം ഇന്നും കടുത്ത മല്‍സരവും, കീഴടങ്ങലും ആയാണ് അനുഭവപ്പെടുന്നത് എന്നത് വ്യക്തമാണ്. അഴിമതിയും കള്ളപ്പണവും ജനജീവീതം ദുസ്സഹമാക്കിയിരിക്കുന്നു. ഏതാനും ആയിരം വരുന്ന വ്യക്തികളാണ് ഇന്നത്തെ ആഗോളവല്‍കൃതസമൂഹത്തില്‍ കോടാനുകോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഏതാണ്ടെല്ലാം എടുക്കുന്നത്. ലോകം വെട്ടിപ്പിടിക്കാന്‍ വേണ്ടി ആഗോളകുത്തകകള്‍ നടത്തുന്ന കടുത്ത മല്‍സരങ്ങളുടെയും , നിയമലംഘനങ്ങളുടെയും , പരിസ്ഥിതിനശീകരണത്തിന്റെയും ഫലങ്ങളാണ് ആഗോളതാപനം തുടങ്ങി ഇന്ന് മനുഷ്യസമൂഹം നേരിടുന്ന ഏതാണ്ടെല്ലാ പ്രധാന പ്രതിസന്ധികളും. ഇന്ന് നാം നേരിടുന്ന ഈ പ്രതിസന്ധികളെല്ലാം തന്നെ പരസ്പരസഹകരണത്തിനായി മനുഷ്യസമൂഹത്തെ നിര്‍ബന്ധിക്കുകയാണ്. അനുനിമിഷം അനിവാര്യമായിമാറിക്കൊണ്ടിരിക്കുന്ന ഈ സാര്‍വദേശീയപരസ്പരസഹകരണവും സാമ്രാജ്യത്വനേതൃത്വത്തിലുള്ള ആഗോളവല്‍ക്കരണവും ഒന്ന് തന്നെയെന്ന് വ്യാഖ്യാനിച്ച് എതിര്‍ക്കുന്ന അരാജകവാദികള്‍ ഫലത്തില്‍ ബദലില്ലാവാദത്തെ ശക്തിപ്പെടുത്തുകയാണ്, അതുവഴി ജനങ്ങളെ നിസ്സഹായരാക്കുകയാണ്. മുതലാളിത്തവ്യവസ്ഥയില്‍ മത്സരം മൂര്‍ഛിക്കുമ്പോള്‍ മത്സരം അതിന്റെ വൈരുദ്ധ്യാത്മകദ്വന്ദമായ സഹകരണത്തിന് വഴിമാറാന്‍ നിര്‍ബന്ധിതമാകുന്ന പ്രക്രിയയുടെ ഉദാഹരണമായും വേണമെങ്കില്‍ നമുക്ക് സാര്‍വദേശീയസഹകരണത്തില്‍ അധിഷ്ഠിതമായ സാര്‍വദേശീയവിജ്ഞാനസമൂഹം എന്ന സങ്കല്പത്തിന്റെ ആവിര്‍ഭാവത്തെ പരിഗണിക്കാം. വിജ്ഞാനസമൂഹത്തിന്റെ വ്യാപനം തുടക്കം കുറിച്ചിട്ടേയുള്ളു. തുടക്കത്തില്‍ തന്നെ ഇത്ര വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ വിജ്ഞാനസമൂഹത്തിന്റെ വരവിനായെങ്കില്‍ പത്തുവര്‍ഷത്തിനുശേഷം എന്തായിരിക്കും അതിന്റെ പ്രഭാവം എന്ന് ചിന്തിക്കാവുന്നതേയുള്ളു. വരാന്‍ പോകുന്ന ഈ മാറ്റങ്ങളെ കണ്ണുതുറന്നു കാണാനുള്ള ബുദ്ധിയില്ല സമ്പൂര്‍ണ്ണ വിജ്ഞാനസാക്ഷരതയെ എതിര്‍ക്കുന്നവര്‍ക്ക് എന്നതാണ് വസ്തുത. കംപ്യൂട്ടര്‍ വ്യാപകമായാല്‍ തൊഴിലാളിവര്‍ഗം തന്നെ ഇല്ലാതാകും, അതോടെ സാമൂഹ്യമാറ്റത്തെയും, വിപ്ളവത്തെയും കുറിച്ചുള്ള കമ്യൂണിസ്റ്റ് സ്വപ്നങ്ങളും കട്ടപ്പുറത്തുകയറും എന്ന് വ്യാമോഹിച്ച് കംപ്യൂട്ടറിനെ സ്വാഗതം ചെയ്ത കമ്യൂണിസ്റ്റ് വിരുദ്ധരേയും, ഇതേ കാരണം കൊണ്ട് ഭയചകിതരായി കംപ്യൂട്ടറിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച ചില ഇടതുപക്ഷ ഉട്ടോപ്യന്മാരെയും ഒരുപോലെ ഇളിഭ്യരാക്കുകയാണ് ചരിത്രമെന്നു പറയേണ്ടി വരുന്നു. ഈദൃശ നിര്‍ദ്ദേശങ്ങളും ആശയങ്ങളും കൂടി വിജ്ഞാനസമൂഹവൂം കേരളവികസനവുമായി ബന്ധപ്പെട്ടു നടക്കുന്ന ഈ സംവാദത്തില്‍ പരിഗണിക്കപ്പെടുമെന്ന പ്രത്യാശയോടെ ചുരുക്കുന്നു. കേരളത്തില്‍ വരുന്ന ഏപ്രില്‍ 13 നു നടക്കുന്ന തിരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ ഈ സംവാദത്തിന്റെ ഭാഗം തന്നെ . അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ അഴിമതി തുടച്ചുനീക്കുന്നതിനും, വിജ്ഞാനസമൂഹസ്ഥാപനത്തിനും, മലയാളഭാഷയുടെ ശാക്തീകരണത്തിനും , അതുവഴി കേരളത്തിന്റെ സമഗ്രവികസനത്തിനും പ്രതിജ്ഞാബദ്ധമായ ശക്തികളുമായി താങ്കളും അണിചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ***** ജി.പി.എല്‍ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പുനപ്രസിദ്ധീകരിക്കാം, പൊതു സംവാദത്തിനായി തയ്യാറാക്കിയത് - അശോകന്‍ ഞാറക്കല്‍ Posted by വര്‍ക്കേഴ്സ് ഫോറം at 7:41 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വിജ്ഞാന സമൂഹം 1 comment: വര്‍ക്കേഴ്സ് ഫോറം said... തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിനിര്‍മാര്‍ജ്ജനവും, സമഗ്രവികസനവും സജീവചര്‍ച്ചാവിഷയങ്ങളായിരിക്കുകയാണല്ലോ. അഴിമതി തടയാനായി ഒരു പുതിയ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗാന്ധിയനായ അന്ന ഹസാരെ തുടങ്ങിയ നിരാഹാരസമരം വമ്പിച്ച ജനപിന്തുണ നേടിക്കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും, കോൺ‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഒരു തലവേദനയായി മാറിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ പലപ്പോഴും നടക്കുന്ന അഴിമതിയെ രാഷ്ട്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ ശ്രീ ഹസാരെയും , ശ്രീമതി മേധാപട്കര്‍ പോലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിജയിച്ചിരിക്കുന്നു. അതിലവര്‍ നമ്മുടെ കൃതജ്ഞത അര്‍ഹിക്കുന്നു, പക്ഷേ ഇത്തരം സമരങ്ങളില്‍ എടുത്തുചാടുന്ന പലരുടെയും ലോകവീക്ഷണത്തിന്റെ പരിമിതിയും ഈ സമരം വെളിപ്പെടുത്തുന്നു. ഒരു ലോക്പാല്‍ നിയമം വന്നാല്‍ അഴിമതി ഇല്ലാതാകുമോ? നിയമങ്ങളുടെയോ , നീതീന്യായ സ്ഥാപനങ്ങളുടെയോ കുറവാണോ അഴിമതി പെരുകാന്‍ കാരണം? നീതിപീഠത്തെത്തന്നെ അഴിമതി വിഴുങ്ങിയില്ലേ ? ഉദ്യോഗസ്ഥസംവിധാനവും പട്ടാളം പോലും അഴിമതിയുടെ കയത്തില്‍ മുങ്ങിയില്ലേ? ഇത്തരം പ്രശ്നങ്ങളൊന്നും സമഗ്രമായി പരിഗണിക്കാതെ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കാനോടുന്ന മൂഢന്‍മാരെപ്പോലെ അഴിമതിക്കു ഒറ്റമൂലിയായി ജന്‍ ലോക്പാല്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതു ലോകവീക്ഷണത്തിന്റെ പരിമിതി തന്നെ. April 8, 2011 at 7:56 PM Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) IMPORTANT Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here. ഈ ബ്ലോഗില്‍ തിരയൂ ഫേസ്‌ബുക്ക് പേജ് വര്‍ക്കേഴ്സ് ഫോറം Popular Posts നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌.... മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി... കേരള വികസനം : അന്നും ഇന്നും അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു... ഭാഷാ പഠനവും വ്യവഹാര രൂപങ്ങളും പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ്... ലീഗിന്റെ തീവ്രവാദ ബന്ധം ആപല്‍ക്കരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള ബന്ധം പുതിയതല്ല. ഏറെക്കാലമായി ഈ ബന്ധം നിലനില്‍ക്കുകയാണ്. എന്‍ഡിഎഫ് (നാഷണല്... മലയാളഭാഷയും മാധ്യമങ്ങളും തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി ... നീറുമെന്നുള്ളില്‍ നിറയെ വ്യഥകള്‍ അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം ".............................എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന്... ആദാമിന്റെ വാരിയെല്ല് മറ്റു ഭാഗങ്ങള്‍ ഇവിടെ ആദാമിന്റെ വാരിയെല്ല് മലയാള സിനിമാ ചരിത്രത്തില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ഒരു സൃഷ്ടിയാണെന്ന് കരുതുന്നു. അത്തരം ഒര... ഓര്‍മ്മകളുണ്ടായിരിക്കണം... ചരിത്രത്തിലെ സംഭവങ്ങള്‍, തീയതികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഒറ്റക്കൊറ്റക്കെടുത്താല്‍ ലഭിക്കുന്ന അര്‍ത്ഥമായ... യുഗപരിവര്‍ത്തനത്തിന്റെ കവി നവോത്ഥാനാനന്തര കേരളീയജീവിതത്തില്‍ സമ്പൂര്‍ണമായ മനുഷ്യസ്നേഹത്തിന്റെ യുഗപരിവര്‍ത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ . കവിയില്ലാത... സി.വി.ശ്രീരാമന്‍...‍മലയാള കഥയുടെ വര്‍ണരാജി മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത... വര്‍ക്കേഴ്സ് ഫോറം വര്‍ക്കേഴ്സ് ഫോറം ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം.. നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. View my complete profile Followers Subscribe To Posts Atom Posts Comments Atom Comments ആര്‍ക്കൈവ്സ് ► 2014 (386) ► May (67) ► April (104) ► March (82) ► February (71) ► January (62) ► 2013 (1116) ► December (69) ► November (78) ► October (145) ► September (103) ► August (11) ► July (65) ► June (79) ► May (61) ► April (134) ► March (114) ► February (120) ► January (137) ► 2012 (1170) ► December (112) ► November (82) ► October (69) ► September (95) ► August (92) ► July (84) ► June (66) ► May (73) ► April (95) ► March (147) ► February (116) ► January (139) ▼ 2011 (1109) ► December (103) ► November (83) ► October (97) ► September (61) ► August (97) ► July (92) ► June (102) ► May (83) ▼ April (105) ഒഞ്ചിയം രക്തസാക്ഷിത്വത്തിന് അറുപത്തിമൂന്ന് ആണ്ട് മനുഷ്യാവകാശ ലംഘനത്തിലും അമേരിക്ക തന്നെ മുന്നില്‍ രാജ്യദ്രോഹികളുടെ ഇടതുപക്ഷവേട്ട ഉന്നത വിദ്യാഭ്യാസം : ഇന്ത്യക്ക് മാതൃക കേരളം ബംഗാള്‍ : മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി? സിഐടിയു മെയ്ദിന മാനിഫെസ്റ്റോ: കരുത്തന്‍ പോരാട്ടമുയ... പത്രാധിപര്‍ക്ക് എന്തും ആകാമെന്നോ? ആണവവിശ്വാസം തകരുന്നു Truth is a Truant Bird കോടതികള്‍ പോലീസിന്റെ കേട്ടെഴുത്തുകാരാകുമ്പോള്‍ Why West Bengal Needs a Left Government കാസ്ട്രോയെന്ന അത്ഭുതസ്തംഭം പുസ്തകങ്ങള്‍ വഴിവിളക്കുകള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട യുപിഎ സര്‍ക്കാര്‍ ആഭ്യന്തര രാഷ്ട്രീയത്തിലെ അമേരിക്കന്‍ കൈകടത്തല്‍ അഴിമതി ധാര്‍മികപ്രശ്നം മാത്രമല്ല അവസാനത്തെ അടിമയും സ്വതന്ത്രനാകുംവരെ ഒപ്പുമരത്തിന്റെ ചുവട്ടിലേയ്ക്ക് വരിക ജയ്താപൂരും ജനകീയ പ്രതിഷേധവും രസത്തിന് തുടങ്ങി; കൈവിട്ടു ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിത ലക്ഷ്യം കവിയുന്നു വിവാഹപാര്‍ടികളെ കാത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ മുഖം നഷ്ടമാകുന്ന അലോഷ്യസുമാര്‍ മന്‍മോഹന്‍സിങ് ജനാധിപത്യ പ്രക്രിയക്കെതിര് അക്ഷരങ്ങളുടെ സൂര്യ പൂര്‍ണിമ ആരെയാണ് വിശ്വസിക്കേണ്ടത്? ശരിയത്ത് വിവാദവും സഭയിലെ ചര്‍ച്ചയും ഊഴിയം വേല തെരഞ്ഞെടുപ്പുകാലത്തെ ഏകാന്തത ആദര്‍ശത്തിന്റെ തടവറ പണം കൊടുത്ത് പേപ്പട്ടിയെ വാങ്ങുന്നവര്‍ ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കാണുമ്പോള്‍... വോട്ടെടുപ്പിന്റെ സന്ദേശം വിലക്കയറ്റം തലവിധിയോ? കാലഹരണപ്പെട്ട കോൺ‌ഗ്രസ് കായകല്‍പ്പം Communalism Bad, Development Good Anna lauds Modi കേരളം മുന്നോട്ടുതന്നെ ചരിത്രത്തിലേയ്ക്കുളള കുതിപ്പിന് അര നൂറ്റാണ്ട് ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ കേരള മോഡലും ഡല്‍ഹി മോഡലും നെഹ്റു മുതല്‍ മന്‍മോഹന്‍ വരെ ആതുരാലയങ്ങളും സേവനത്തുറകളും ശക്തമായ അഞ്ചുവര്‍ഷം കായികരംഗത്തെ മുന്നേറ്റങ്ങള്‍ നിലനിര്‍ത്താന്‍ ഇടതുപ... ഉന്നത വിദ്യാഭ്യാസം : യുഡിഎഫ് കാലത്തും എല്‍ഡിഎഫ് കാ... പശ്ചിമ ബംഗാളില്‍ എട്ടാം വിജയത്തിന് ഇടതുമുന്നണി ഒരു... രാഷ്ട്രീയ കേരളം വഴിത്തിരിവില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ സ്പീഡ് ഖജനാവ് കൊള്ളയടിക്കാന്‍ ചീമുട്ടയില്‍ വിരിഞ്ഞ നാടകക്കുഞ്ഞ് പ്രവാസികള്‍ക്കെന്നും പ്രതീക്ഷ ഇടതുപക്ഷസര്‍ക്കാരുകള... സുവര്‍ണകാലത്തിന്റെ തുടര്‍ച്ചയ്ക്ക് ഇങ്ങനെ പിഴുതെറിയണം അഴിമതിക്കെതിരെ മഹായുദ്ധം തുടങ്ങാം ഭരണത്തുടര്‍ച്ച കേരളത്തിന് അനിവാര്യം The Intimate Zone The Arabs and the Imperialist Manifesto വോട്ട് ചെയ്യുമ്പോള്‍ സോണിയയ്ക്ക് ഒരായിരം നന്ദി ഹസാരെ : കേരളത്തിലും അലയൊലി മന്‍മോഹന്‍ മറന്ന താരതമ്യം എന്തുകൊണ്ട് ഇടതുപക്ഷം? അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ മൗനത... സ: സി ഭാസ്‌കരന് അഭിവാദ്യങ്ങൾ കേരളീയര്‍ അജ്ഞരെന്ന് സോണിയ കരുതുന്നുവോ? ഗാന്ധിജിയെ മറന്ന കോണ്‍ഗ്രസ് കോടികള്‍ കുമിയുന്ന വധേരയുടെ ധനസാമ്രാജ്യം Civil Society - Effective but Limited and Contextual തെരഞ്ഞെടുപ്പിൽ ചര്‍ച്ചാവിഷയങ്ങളാകേണ്ട വിഷയങ്ങൾ ജമാ-അത്തെ ഇസ്‌ലാമിയും ആര്‍ എസ് എസും ഇടതുപക്ഷ നിലപാടും ബിനാമി ഇടപാട് യു ഡി എഫിന്റെ മറ്റൊരു മുഖം ലോക്പാല്‍ ബില്‍: എല്ലാവരുമായും ചര്‍ച്ച നടത്തണം-കാര... പാവം സോണിയാ അട്ടിമറിക്ക് അഴിമതിപ്പണം പ്രശസ്തി എങ്ങനെയൊക്കെ ഉന്നതവിദ്യാഭ്യാസം കേരളം മാതൃക ഗൂഢാലോചനസിദ്ധാന്തക്കാർ വായിച്ചറിയുവാൻ.. സോണിയയുടേത് ആത്മവഞ്ചനയല്ലേ? രാവണഭാവം ലോട്ടറി : കേരള നിലപാടിന് അംഗീകാരം വര്‍ഗീയതയോട് സന്ധിയില്ല ഒരു ഉല്‍സവകാലം പോലെ വാക്ക് തെറ്റിക്കാത്ത 20 മിനിറ്റ് ചതിക്കുഴികള്‍ നിറഞ്ഞ യുഡിഎഫ് പ്രകടനപത്രിക നട്ടംതിരിഞ്ഞ് യുഡിഎഫ് വിവാദങ്ങളില്‍ അഭയം തേടുന്നു കേരളത്തിന്റെ വികസനം മുടക്കുന്നത് കോൺഗ്രസ്സല്ലേ? കോൺ‌ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു മുദ്രാവാക്യങ്ങള്‍ ചരിത്രമെഴുതുമ്പോള്‍... ജപ്പാന്‍ ആണവ ദുരന്തം: ഇന്തോ - അമേരിക്കന്‍ ആണവക്കരാ... യുഡിഎഫിന്റെ പ്രകടന പത്രിക വെറും ചെപ്പടിവിദ്യ അപ്രസക്തമായ കാര്യങ്ങള്‍ ഉന്നയിച്ച് ഒളിച്ചോടുന്ന യു... കേരളം ഒന്നാമതുതന്നെ പെയ്‌ഡ് സർവേയും ! എഴുപതു കഴിഞ്ഞിട്ടും പാവാട കെഎസ്‌യു ആന്റണി കേരളത്തെ ഇങ്ങനെ വീര്‍പ്പുമുട്ടിക്കരുത് കോണ്‍ഗ്രസ് അഴിമതിപ്പണംഒഴുക്കുന്നു: പ്രകാശ് കാരാട്ട് അമേരിക്ക ഇന്ത്യക്ക് വിമാനം വില്‍ക്കുന്നത് കൂടിയ വി... ഇടതിന് അധികാരം നല്‍കി കേരളം പുതിയ റെക്കോഡിടും :എ ബ... Biases in the second Asianet-C Fore opinion polls ... ഗ്യാസ് വില കൂട്ടില്ലെന്ന് ഉറപ്പുതരുമോ? ഇന്ത്യന്‍ കാര്‍ഷികരംഗം കുത്തകത്തമ്പ്രാക്കള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന്റെ അനുഭവം ► March (112) ► February (81) ► January (93) ► 2010 (833) ► December (124) ► November (100) ► October (79) ► September (112) ► August (87) ► July (64) ► June (64) ► May (52) ► April (44) ► March (39) ► February (27) ► January (41) ► 2009 (390) ► December (36) ► November (35) ► October (30) ► September (29) ► August (31) ► July (28) ► June (33) ► May (31) ► April (37) ► March (41) ► February (28) ► January (31) ► 2008 (411) ► December (37) ► November (42) ► October (40) ► September (45) ► August (40) ► July (37) ► June (28) ► May (29) ► April (25) ► March (28) ► February (27) ► January (33) ► 2007 (92) ► December (21) ► November (19) ► October (22) ► September (14) ► August (10) ► July (4) ► June (2) വിഷയങ്ങള്‍ 2011 (7) 2012 (10) 2013 (5) 3 ജി (1) KSRTC (1) Occupy Wall Street (1) PAG (1) അഡ്വ. ജനാര്‍ദനക്കുറുപ്പ് (1) അണ്ണാ ഹസാരെ (3) അതിരാത്രം (2) അധികാര വികേന്ദ്രീകരണം (7) അധിനിവേശം (73) അനുഭവങ്ങള്‍ (5) അനുഭവങ്ങൾ (2) അനുസ്മരണം (76) അന്തിക്കാട് സമരം (1) അന്ധവിശ്വാസം (41) അന്‍യ നീദ്രിങോസ് (1) അപവാദം (1) അഭിപ്രായ വോട്ടെടുപ്പ് (2) അഭിമുഖം (75) അമിതാബ് ബച്ചന്‍ (1) അമൂല്‍ (2) അമേരിക്ക (40) അമ്പായത്തോട് (1) അയോധ്യ (6) അയ്യപ്പപ്പണിക്കർ (1) അല്‍ബ (1) അവയവദാനം (2) അസംഘടിതമേഖല (24) അഴിമതി (214) അറിയിപ്പ് (8) ആങ് സാന്‍സൂകി (7) ആചാരങ്ങൾ (1) ആടുജീവിതം (1) ആണവ കരാര്‍ (54) ആണവ നിര്‍വ്യാപന കരാര്‍ (3) ആണവദുരന്തം (7) ആണാവയുദ്ധം (4) ആണ്ടലാട്ട് (9) ആത്മകഥ (24) ആദരാഞ്ജലി (131) ആദിവാസി (9) ആനന്ദതീര്‍ഥര്‍ (1) ആനന്ദ് (12) ആനുകാലികം (2) ആയുധക്കച്ചവടം (6) ആരോഗ്യം (88) ആശംസ (2) ആൾദൈവങ്ങൾ (23) ഇ എം എസ് (16) ഇ.എം.എസ് (1) ഇടതു സര്‍ക്കാര്‍ (17) ഇടതു സർക്കാർ (66) ഇടതുപക്ഷം (108) ഇടമലയാര്‍ (1) ഇടയലേഖനം (3) ഇന്തോ-ആസിയാന്‍ കരാര് (7) ഇന്തോ-ആസിയാന്‍ കരാർ (1) ഇന്ത്യാ-പാക് ചര്‍ച്ച (1) ഇന്‍ഷുറന്‍സ് (12) ഇസ്രയേല്‍ (4) ഇറാക്ക് (4) ഇറാന്‍ (11) ഈജിപ്ത് (2) ഉമ്മൻ‌ചാണ്ടി സർക്കാർ (77) ഉല്‍സാ പട്നായിക് (4) ഉഷാ ഖന്ന (1) എം മുകുന്ദന്‍ (5) എം മുകുന്ദൻ (6) എം വി കൈരളി (1) എ.കെ.ജി. (16) എം.ടി. (2) എണ്ണ (4) എൻ ഡി എഫ് (1) എൻ മാധവൻ‌കുട്ടി (1) എൻഡോസൾഫാൻ (10) എമര്‍ജിങ് കേരള (11) എയര്‍ ഇന്ത്യ (1) ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (1) ഏനാദിമംഗലം (2) ഏഷ്യാനെറ്റ് (1) ഐ.ടി (13) ഐ.ടി. (6) ഐ.പി.എല്‍ (2) ഐസ്‌ക്രീം (1) ഒ.എന്‍.വി (2) ഒക്ടോബർ വിപ്ലവം (2) ഒഞ്ചിയം (54) ഒബാമ (7) ഓക്കുപ്പൈ വാക്ക്സ്ട്രീറ്റ് (3) ഓക്കുപ്പൈ വാൾസ്ട്രീറ്റ് (11) ഓണം (1) ഓര്‍മ്മ (107) ഓർമ്മ (23) ഓഹരി (22) ഔട്ട്സോര്‍സിങ്ങ് (7) കടുവാ പ്രോജക്ട് (1) കണ്ടള സമരം (1) കണ്ണൂർ (16) കൺ‌വർട്ടബിലിറ്റി (1) കഥ (28) കപടശാസ്ത്രം (1) കമ്യൂണിസം (42) കമ്യൂണിസ്റ്റ് വേട്ട (6) കയർ (6) കയ്യൂര്‍ (4) കല (80) കല്‍ക്കരിഖനി അഴിമതി (11) കവിത (113) കവിതാമത്സരം (3) കശ്‌മീര്‍ (6) കശ്‌മീർ (6) കള്ളപ്പണം (6) കാക്കനാടൻ (14) കാഫ്ക (1) കായികം (46) കാർട്ടൂൺ (2) കാര്‍ഷികം (110) കാവുമ്പായി (1) കാസ്‌ട്രോ (18) കിം ജോങ് ഇല്‍ (2) കിനാലൂര്‍ (4) കീഴടങ്ങൽ (1) കീഴ്വെണ്‍മണി (2) കുഞ്ഞാലിക്കുട്ടി (1) കുഞ്ഞിപ്പെണ്ണ് (1) കുടുംബശ്രീ (23) കുട്ടംകുളം സമരം (3) കുരീപ്പുഴ ശ്രീകുമാര്‍ (9) കുസാറ്റ് (1) കുറിപ്പുകള്‍ (21) കുറിപ്പുകൾ‍ (17) കുറ്റാന്വേഷണം (1) കൂടങ്കുളം (4) കൂത്താളി സമരം (3) കെ എൻ പണിക്കർ (4) കെ.എന്‍. പണിക്കര്‍ (2) കെ.ജി.ജോര്‍ജ്ജ് (9) കെ.ദാമോദരൻ (7) കേത്തന്‍ ദേശായി (1) കേരളം (373) കേരള പഠന കോണ്‍ഗ്രസ് (19) കേരള സര്‍വകലാശാല (1) കൈത്തറി (2) കൊല്‍ക്കത്ത (1) കോംഗോ (1) കോടതികള്‍ (105) കോണ്‍ഗ്രസ് (75) കോൺഗ്രസ് (26) കോൺഗ്രസ് സംസ്ക്കാരം (4) കോഫി അവൂനോര്‍ (1) ക്യൂബ (27) ക്രെഡിറ്റ് കാര്‍ഡ് (3) ക്വിറ്റ് ഇന്ത്യാ സമരം (1) ഖനന വിവാദം (2) ഗണിതം (1) ഗവേഷണപദ്ധതി (1) ഗുജറാത്ത് (5) ഗോധ്ര (1) ഗ്രന്ഥാലോകം (68) ഗ്രാമം (23) ഗ്രീന്‍ കേരള എക്സ്പ്രസ് (2) ഗ്രീസ് (4) ചങ്ങമ്പുഴ (9) ചരിത്രം (343) ചലച്ചിത്രമേള (3) ചാരക്കേസ് (1) ചിത്രം (7) ചിത്രങ്ങൾ (2) ചില്ലറ വ്യാപാരം (24) ചെസ് (2) ചെറുകല്ലായി (2) ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (6) ജനകീയാസൂത്രണം (3) ജനശ്രീ (2) ജനസംഖ്യ (1) ജനിതക സാങ്കേതികവിദ്യ (3) ജമാഅത്തെ ഇസ്ളാമി (15) ജയതി ഘോഷ് (2) ജലദിനം (4) ജവഹര്‍ഘട്ട് (1) ജാതി (46) ജാഫര്‍ പനാഹി (1) ജി 20 (1) ജീവിതം (70) ജോമോ ക്വാമേ സുന്ദരം (1) ജ്യോതിബസു (6) ടാഗോർ (1) ടി കെ ഹംസ (13) ടൂറിസം (1) ട്രേഡ് യൂണിയന്‍ (54) ട്രേഡ്‌ യൂണിയൻ (45) ഡി വൈ എഫ് ഐ (13) ഡിവൈഎഫ്ഐ (1) ഡോ. പി കെ ആര്‍ വാര്യര്‍ (1) ഡോ. പി കെ ആർ വാര്യർ (1) ഡോ.ബി. ഇക്ബാല്‍ (1) ഡോളര്‍ (10) തഞ്ചാവൂര്‍ (1) തപാല്‍ (2) തായാട്ട് (1) തിരുപ്പൂര്‍ (1) തീയറ്റർ (1) തൃപ്പേക്കുളം (1) തെരഞ്ഞെടുപ്പ് (159) തെരുവു നാടകം (1) തെലുങ്കാന (10) തൊഴിലുറപ്പുപദ്ധതി (14) തൊഴിൽ (22) തോപ്പില്‍ഭാസി (2) തോല്‍പ്പാവക്കൂത്ത് (1) ദര്‍ശനം (37) ദർശനം (5) ദളിത് സംഘടനകൾ (2) ദാരിദ്ര്യം (3) ദേവപ്രശ്‌നം (1) ദേവസ്വം (10) ദേശാഭിമാനി (10) നക്സലിസം (5) നദീജലസംയോജനപദ്ധതി (5) നമ്പാടൻ (1) നരേന്ദ്ര ധാഭോല്‍ക്കര്‍ (1) നര്‍മ്മം (130) നർമ്മം (8) നവലിബറലിസം (40) നവോത്ഥാനം (3) നാടകം (32) നാടൻപാട്ട് (1) നാണയയുദ്ധം (2) നിയമം (28) നെരൂദ (3) നേട്ടങ്ങൾ (1) നോബല്‍ (18) നോവൽ (14) ന്യൂനപക്ഷം (2) പംക്തി (12) പടക്കം (1) പട്ടണം (1) പട്‌നായിക് (32) പഠനം (27) പത്മരാജന്‍ (1) പരിസ്ഥിതി (76) പലവക (45) പലസ്‌തീൻ (10) പലിശ (3) പാട്ടബാക്കി (2) പാരീസ് കമ്യൂണ്‍ (1) പാർലമെന്ററി വ്യാമോഹം (1) പാലസ്തീന്‍ (22) പി എം മനോജ് (39) പി കൃഷ്‌ണ പിള്ള (5) പി ജി (15) പിറവം (1) പു ക സ (15) പുനത്തില്‍ (1) പുരാവസ്തു (1) പുല്ലാമ്പാറ (1) പുസ്‌തകം (81) പുസ്‌തക നിരൂപണം (50) പെന്‍ഷന്‍ ഫണ്ട് (27) പെറു (1) പേറ്റന്റ് (1) പൊതുബോധം (1) പൊതുമേഖല (31) പൊതുവിതരണം (15) പൊലീസ് (19) പോരാട്ടം (232) പോഷകാഹാരക്കുറവ് (6) പോസ്‌റ്റ് മാക്‌സിസം (3) പ്രകടനപത്രിക (2) പ്രണയം (4) പ്രത്യയശാസ്ത്രം (139) പ്രഫുൽ ബിദ്വായ് (1) പ്രഭാവർമ്മ (14) പ്രഭാഷണം (1) പ്രവാസം (19) പ്ലീനം (12) ഫാഷിസം (87) ഫീച്ചര്‍ (2) ഫീച്ചർ (1) ഫെമിനിസം (10) ഫോട്ടോ (5) ബംഗാള്‍ (31) ബംഗാൾ (31) ബജറ്റ് (75) ബദലുകള്‍ (57) ബദിലുകള്‍ (2) ബദ്രി റയ്‌ന (24) ബയോടെൿനോളജി (3) ബഷീര്‍ (2) ബസവ പുന്നയ്യ (1) ബാങ്കിംഗ് (85) ബാങ്കിങ്ങ് (67) ബാദക് സർക്കാർ (1) ബാബുരാജ് (1) ബാലവേല (5) ബാലസാഹിത്യം (1) ബിടി വഴുതനങ്ങ (2) ബൂലോഗം (2) ബെഞ്ചമിന്‍ മൊളോയിസ് (1) ബെഫി (16) ബൌദ്ധികസ്വത്തവകാശം (1) ബ്രസീല്‍ (3) ഭക്ഷ്യം (59) ഭഗത്‌സിംഗ് (1) ഭാവന (1) ഭാഷ (22) ഭീകരവാദം (35) ഭൂസമരം (16) ഭോപാല്‍ ദുരന്തം (8) ഭോപ്പാൽ (1) മക്കാര്‍ത്തിയിസം (1) മഗ്സാസെ (2) മഞ്ചേരി സമ്മേളനം (1) മട്ടാഞ്ചേരി (2) മണമ്പൂര്‍ രാജന്‍ ബാബു (1) മണ്ടേല (2) മതം (185) മന:ശാസ്ത്രം (1) മനുഷ്യാവകാശം (5) മനോരമ (9) മയിലമ്മ (1) മലബാര്‍ കലാപം (8) മലയാളം (9) മാധ്യമം (177) മാര്‍ക്വേസ് (9) മാർച്ച് 8 (1) മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ (1) മാവോയിസം (8) മാഹി (1) മുഖപ്രസംഗം (53) മുതലാളിത്തം (14) മുദ്രാവാക്യം (2) മുരുകന്‍ കാട്ടാക്കട (1) മുല്ലനേഴി (2) മുല്ലപ്പെരിയാര്‍ (14) മൃണാള്‍ സെന്‍ (1) മെയ്‌ദിന മാനിഫെസ്‌റ്റോ (9) മൈക്കിള്‍ ജാക്സണ് (2) മൈക്രോക്രെഡിറ്റ് (12) മോഡി സര്‍ക്കാര്‍ (3) യജ്ഞം (1) യാത്ര (25) യു പി എ സർക്കാർ (146) യു.എ.ഖാദര്‍ (1) യുക്തിവാദം (7) യുണീക് ഐ ഡി (1) യേശുദാസൻ (1) രക്തസാക്ഷി (1) രഘുറാം രാജന്‍ സമിതി (1) രാ (1) രാഷ്ട്രീയം (3652) രൂപയുടെ മൂല്യം (6) ലണ്ടൻ ലഹള (2) ലസിത് മലിംഗെ (1) ലാവ്ലിന്‍ (16) ലിംഗനീതി (2) ലിബിയ (1) ലെവിസ് ഹിനെ (1) ലേഖനം (378) ലോക കപ്പ് ഫുട്ബോള്‍ (13) ലോകസഭാ തെരഞ്ഞെടുപ്പ് (18) ലോക് പാൽ (8) ലോട്ടറി (10) വധശിക്ഷ (1) വനിതാ ദിനം (2) വയല (1) വര്‍ക്കല രാധാകൃഷ്ണന്‍ (2) വര്‍ഗീയത (18) വർത്തമാനം (1) വലതുപക്ഷ സര്‍ക്കാര്‍ (315) വല്ലാര്‍പാടം (1) വാച്ചാത്തി (4) വായന (43) വാര്‍ത്ത (45) വാർത്ത (17) വാഹനാപകടം (1) വി എസ് (1) വി ജി പത്മനാഭന്‍ (1) വി.ടി.കുമാരന്‍ (1) വികസനം (152) വികെ‌എൻ (4) വിക്കി ലീക്ക്സ് (5) വിക്കിലീക്ക്സ് (15) വിചാരം (1) വിജ്ഞാന സമൂഹം (10) വിത്തുബില്‍ 2010 (2) വിദ്യാഭ്യാസം (183) വിമർശനം (1) വിമോചന ദൈവശാ‍സ്ത്രം (1) വിമോചനസമരം (13) വിയത്നാം (3) വിലക്കയറ്റം (36) വിവര സാങ്കേതികവിദ്യ (23) വിവരാവകാശം (2) വിവാഹം (1) വിശകലനം (8) വിശപ്പ് (7) വിശ്വാസം (3) വെനിസ്വേല (24) വെര്‍ണര്‍ ഹെര്‍സോഗ് (1) വേജ്‌ബോർഡ് (1) വേലുക്കുട്ടി അരയന്‍ (2) വൈദ്യുതി (10) വൈലോപ്പിള്ളി (11) വോട്ടിനു കോഴ (1) ശബരിമല (1) ശാസ്ത്രം (29) ശാസ്ത്ര സംഘടന (14) ശിവകാശി (1) ശിശു വികസനം (2) സംഗീതം (48) സംഘടന (1) സംഘപരിവാര്‍ (198) സച്ചിദാനന്ദന്‍ (13) സഫ്‌ദർ ഹാഷ്‌മി (3) സമത (3) സമർ മുഖർജി (1) സമൂഹം (408) സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ (2) സവരണം (3) സംവരണം (12) സഹകരണമേഖല (43) സാക്ഷരത (2) സാങ്കേതികവിദ്യ (15) സാന്ത്വനപരിചരണം (1) സാമ്പത്തികം (425) സാമ്പത്തികമാന്ദ്യം (52) സാമ്രാജ്യത്വം (99) സായ്‌നാഥ (2) സായ്‌നാഥ് (10) സാ‍ർവ (1) സാര്‍വദേശീയം (5) സാർവദേശീയം (13) സാസ്കാരികം (103) സാംസ്കാരികം (235) സാഹിത്യം (190) സി എച് കണാരൻ (2) സി ഐ ടി യു (18) സി ജെ തോമസ് (1) സി പി ചന്ദ്രശേഖർ (6) സിനിhttp://www.blogger.com/img/blank.gifമ (1) സിനിമ (207) സിറിയ (7) സുകുമാര്‍ അഴീക്കോട് (10) സുനിൽ പി ഇളയിടം (19) സെൻസസ് (2) സേവനാവകാശനിയമം (1) സൈനിക താവളം (4) സൈബര്‍ സ്പേസ് (1) സൈബര്‍ഫെമിനിസം (1) സോമാലിയ (1) സോളാര്‍ തട്ടിപ്പ് (7) സ്ത്രീ (300) സ്പെക്ട്രം (7) സ്മരണ (21) സ്‌മാർട്ട് സിറ്റി (1) സ്വകാര്യവൽക്കരണം (20) സ്വാതന്ത്ര്യം (1) സ്വാതന്ത്ര്യ സമരം (1) സ്വാശ്രയം (1) സ്റ്റാലിന്‍ (1) ഹര്‍ത്താല്‍ (1) ഹർത്താൽ (1) ഹാരി മാഗ്‌ഡോഫ് (1) ഹിരോഷിമ (4) ഹെയ്തി (2) ഹൊവാര്‍ഡ് സിന്‍ (1) ഹോംസ് (1)
പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഓണ്‍ലൈന്‍ വഴിയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് 30 നവംബര്‍ വരെ ടിക്കറ്റ് വാങ്ങാവുന്നതാണ്. Web Team First Published Nov 15, 2022, 8:15 PM IST അബുദാബി: മലയാളികളടക്കം നിരവധിപേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ ആദ്യ പ്രതിവാര ഇ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി. ആഴ്ചതോറും നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനം നേടി ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണ ബിഗ് ടിക്കറ്റിലൂടെ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇന്ത്യക്കാരനായ മഗേഷ് അത്തം ആണ് ഈ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മഗേഷ്, ഫുജൈറയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. ഫുജൈറയിലാണ് നിലവില്‍ അദ്ദേഹം താമസിക്കുന്നതും. ഒരു സുഹൃത്തില്‍ നിന്നാണ് മഗേഷ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് വരികയാണ്. ഒടുവില്‍ നവംബര്‍ 10ന് മേഗഷിനെ തേടി സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ എത്തി. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റ് വാങ്ങിയ അദ്ദേഹത്തിന് ലഭിച്ച സൗജന്യ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനാര്‍ഹനായതില്‍ അതിയായ സന്തോഷം അറിയിച്ച മഗേഷ് തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ഇനിയും വിജയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി അതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിപ്പിക്കാന്‍ അദ്ദേഹം മറ്റ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കൂടി പ്രോത്സാഹിപ്പിക്കുകയാണ്. നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഒരു മില്യന്‍ ദിര്‍ഹം ക്യാഷ് പ്രൈസ് നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഓണ്‍ലൈന്‍ വഴിയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് 30 നവംബര്‍ വരെ ടിക്കറ്റ് വാങ്ങാവുന്നതാണ്. ബിഗ് ടിക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കുക. ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ... പ്രൊമോഷന്‍ 1: നവംബര്‍ 1 - 9, നറുക്കെടുപ്പ് തീയതി - നവംബര്‍ 10 (വ്യാഴാഴ്ച) പ്രൊമോഷന്‍ 2: നവംബര്‍ 10 - 16, നറുക്കെടുപ്പ് തീയതി - നവംബര്‍ 17 (വ്യാഴാഴ്ച) പ്രൊമോഷന്‍ 3: നവംബര്‍ 17 - 23, നറുക്കെടുപ്പ് തീയതി - നവംബര്‍ 24 (വ്യാഴാഴ്ച) പ്രൊമോഷന്‍ 4: നവംബര്‍ 24 - 30, നറുക്കെടുപ്പ് തീയതി - ഡിസംബര്‍ 1 (വ്യാഴാഴ്ച) പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല. Last Updated Nov 15, 2022, 8:30 PM IST Gulf News Big Ticket Follow Us: Download App: RELATED STORIES സൗദിയില്‍ നടപ്പുവർഷ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം; രാജ്യം വന്‍ സാമ്പത്തിക സ്ഥിതി നേടിയെന്ന് മന്ത്രാലയം
തലശേരിയിൽ സി.പി.എം പ്രവർത്തകരെ കുത്തി കൊന്ന കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലായി.തലശേരിയിൽ രണ്ടു പേരെ കുത്തിക്കൊലപ്പെടു ത്തിയ കേസിലെ മുഖ്യപ്രതി ഡി .വൈ.എഫ്.ഐയുടെ ലഹരിവി രുദ്ധ പരിപാടിയിൽ പങ്കെടുത്തതായുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ് വിവാദമായത്. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക്തലശേരി സഹകരണആശുപത്രിക്കു സമീപം ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ഖാലിദ്, ഷമീർ എന്നിവരെ കുത്തിക്കൊലപ്പെടു ത്തിയ കേസിൽ പ്രതിയായ നെ ട്ടൂരിലെ പാറായി ബാബു ഈമാ സം ആദ്യം കൊളശേരിയിൽ നടന്ന ഡി.വൈ.എഫ്.ഐയു ടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറ ത്തുവന്നത്. ഇതു സി.പി.എമ്മിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തലശേരിയിലെ കൊലപാ തകം ലഹരി വിൽപനയെ ജന ങ്ങൾ ചോദ്യം ചെയ്യുന്നതിൽ അസ്വസ്ഥരായിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത്. ലഹരി യു വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് കൊ ലപാതകമെന്ന് സി.പി.എം സം സ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം കടക വിരുദ്ധമാണ് ഡി.വൈ.എഫ്. ഐയുടെ ലഹരിവിരുദ്ധ പരിപാ ടിയിലെ ഇരട്ട കൊലക്കേസിലെ മുഖ്യപ്രതിയുടെ പങ്കാളിത്തത്തി ന്റെ തെളിവുകൾ. Spread the love Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Post navigation Previous PostPrevious സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കും Next PostNext പെരുമ്പാവൂർ ജിഷാ കൊലക്കേസ് :അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഡിസംബർ അഞ്ചിലേക്ക് മാറ്റി Local News വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ November 28, 2022 സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചു വിളിച്ചു November 28, 2022 വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി November 28, 2022 വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ല; തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
‘ജ്യോനവന്റെ (നവീന്‍ ജോര്‍ജ്ജ്) അകാലനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന ശ്രീ ഗണേഷ് പന്നിയത്ത് (ചിത്രത്തിലില്ല) ഇടത്ത് നിന്ന് : കൈതമുള്ള്, സിസ്റ്റര്‍ ജെസ്മി, ഡോ.സുകുമാര്‍ അഴീക്കോട്, ശ്രീ.യു എ ഖാദര്‍, ശ്രീ പി കെ പാറക്കടവ്, ഡോ. അസീസ് തരുവണ ബ്ലോഗ് സാഹിത്യമാണ് നാ‍ളത്തെ സാഹിത്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്: യു എ ഖാദര്‍ മാഷ്. ഉറങ്ങുകയല്ല, അഗാധമായ എന്തോ ചിന്തയിലാണ് ശ്രീ പൊയ്ത്തുംകടവ്.ഇടത് നിന്ന് രണ്ടാമത്: ലിപി അക്ബര്‍. ...‍ കുറു, നിരക്ഷര്‍, ജി.മനു, കുട്ടന്‍ മേനോന്‍, യൂസഫ്പ,പ്രമോദ്, മിന്നാമിനുങ്ങ് ഫാമിലി, ആഗ്നേയ ഫാമിലി, കലേഷ്, കോമരം.....ഒക്കെ എവിടേയാ?......(എന്റെ സ്വിസ് ചേച്ചിയെ കാണാം) ‘അതെ,ഇത് ജ്വാലകള്‍ ശലഭങ്ങള്‍” “ദേ...എല്ലാരും കണ്ടല്ലോ?” സന്തോഷത്തിന്റെ, സംതൃപ്തിയുടെ , നിര്‍വൃതിയുടെ നിമിഷം! ബ്ലോഗെഴുത്തുകാരുടെ പേരുകള്‍ക്കെല്ലാം പുതുമയുണ്ട്: അഴീക്കോട് സാര്‍ പറയുന്നു. “ജ്വാലകള്‍ ശലഭങ്ങള്‍‘ എന്ന പേര്‍ തന്നെ പുരാണങ്ങളില്‍ നിന്നെടുത്തതാണ്: അഴീക്കോട് സര്‍ തുടരുന്നു. മലയാളിയുടെ വായന വളരെ ഉപരിപ്ലവമാണ്. മാധവിക്കുട്ടിയെ മലയാളികള്‍ വായിച്ച വിധം തന്നെ ഉദാഹരണമായെടുക്കാം. .. ശശി ചിറയില്‍ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ സാധാരണ സാഹിത്യകാരന്മാര്‍ ഉപയോഗിക്കുന്ന തരം ഭാഷയല്ല...’ ഈ പുസ്തകം കൈയിലെടുത്താല്‍ വായിച്ച് തീരാതെ നിലത്ത് വയ്ക്കില്ല. അത് തീര്‍ച്ച: ഡോ അസീസ് തരുവണ. ‘പതിനഞ്ച് പെണ്ണനുഭവങ്ങള്‍‍ ......ഒരെണ്ണത്തിനെ തന്നെ മേയിക്കുന്നതിന്റെ വിഷമം എനിക്കല്ലേ അറിയൂ”: ഖാദര്‍ മാഷ്. ‘പു ക സാ യുടെ മീറ്റിംഗുണ്ട് മാഷേ’: ഖാദര്‍ മാഷും അഴീക്കോട് സാറും. “മാഷ് എണിറ്റോളൂ, ഞാനുമുണ്ട്. വീട്ടില്‍ അവള്‍ ഒറ്റക്കാ”: ഖാദര്‍ മാഷ് ‘കണ്ടോ?, കോഴിക്കോട് ഉള്ളവരൊക്കെ സഹൃദയരാ.വടകരയിലും നല്ല ജനക്കൂട്ടമുണ്ടായിരുന്നു.’ ‘എന്താ അക്ബറെ, തന്റെ ‘ഡിസയറൊ‘ക്കെ നന്നായി ഓടുന്നില്ലേ?’ ‘തുടര്‍ച്ചയായി എഴുതണം കേട്ടോ...അച്ചടി മാധ്യമങ്ങളില്‍ സജീവമാകൂ ഇനി’ “മാഷേ..എന്റെ മനസ്സ് നിറഞ്ഞു.... “ ‘ഈ കുറുമാന്റെ പുസ്തകം കൊള്ളാല്ലോ അല്ലെ, വേണു?” ‘പെണ്ണനുഭവങ്ങള്‍ അല്ലല്ലോ, സത്യത്തില്‍ ഇത് ആണനുഭവങ്ങളല്ലേ?’: സിസ്റ്റര്‍ ജേസ്മി തുടങ്ങുന്നു. പ്രസംഗം കേള്‍ക്കുന്ന കൈതമുള്ളിന്റെ മകള്‍, ഭാര്യ പിന്നിലിരിക്കുന്ന കറുത്ത ഷെര്‍ട്ട് ജൂനിയര്‍ കൈതമുള്‍‍-പ്രശോഭ്. ‘കൈതമുള്ള് സാര്‍ ഒരു കള്ളകൃഷ്ണനേപ്പോലെയാണ്...”: സിസ്റ്റര്‍ ജെസ്മി കത്തിക്കേറുന്നു. ‘അടുത്ത കാലത്തൊന്നും ഇത്ര റീഡബിള്‍ ആയ ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല’: പി കെ പാറക്കടവ് മാഷ്. ‘ബ്ലോഗ് ബന്ധുക്കളേ, സുഹൃത്തുക്കളെ....”മരുവെടി. എന്നാ എണീക്കാം,ഇനി നാടകം അല്ലേ? സിസ്റ്ററുടെ ബ്ലോഗിന് ചേരുന്ന പേര്‍ കൈതച്ചക്കയെന്നല്ല, ‘ബബ്ലൂസ്’ എന്നാ.....: സരസമായ ഒരു നിമിഷം! ‘ബസ്തുക്കര’ നാടകത്തില്‍ നിന്ന്. നാടകം കണ്ട് വികാരാധീനനായ ശ്രീ പൊയ്ത്തുംകടവ് സ്റ്റേജില്‍ ചാടിക്കയറി......(ശ്രീ നരിപ്പറ്റ രാജുവിന്റെ ഗ്രുപ്പിനോടോപ്പം) Posted by Kaithamullu at 5:06 AM 31 comments: Labels: പുസ്തക വിശേങ്ങള്‍ Tuesday, October 13, 2009 “ജ്വാലകള്‍’ പ്രകാശനം : പത്രങ്ങളില്‍ Posted by Kaithamullu at 11:04 PM 38 comments: Labels: പുസ്തക വിശേഷം Saturday, October 10, 2009 BOOK RELEASE - PHOTOS Some photos are uploaded in my facebook profile. http://www.facebook.com/home.php?#/album.php?aid=35283&id=1061840813 Please visit. Thanks Shashi Chirayil Posted by Kaithamullu at 3:59 AM 9 comments: Labels: buk release Saturday, September 12, 2009 ഓര്‍മ്മയില്‍ വിരിയുന്ന പെണ്‍പൂക്കള്‍ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് “ജ്വാലകള്‍ ശലഭങ്ങള്‍”എന്ന പുസ്തകത്തിന്റെ അവതാരിക ഒന്നൊരക്കൊല്ലത്തെ ബോംബെ ജീവിതത്തിനു ശേഷമാണ് കൈതമുള്ള്‌ എന്ന എഴുത്തുകാരന്‍ മുന്നു പതിറ്റാണ്ട്‌ മുന്‍പ്‌ ഗള്‍‍ഫിലെത്തിച്ചേരുന്നത്‌. ഇന്ന് സുക്ഷിച്ചു നോക്കിയാല്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയൊക്കെ അടിത്തറ തന്റെ ബോംബെ ജീവിതമാണെന്നു കാണാം; നാട്ടില്‍ നേടിയെടുത്ത്‌ ഔദ്യോഗിക വിദ്യാഭ്യാസം മാത്രമല്ല. ബോംബെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ചേക്കേറിയ ആളുകളാണ് ഗള്‍‍ഫിലെ പ്രധാന സ്ഥാനങ്ങളിലേറെപ്പേരും എന്നത്‌ ചരിത്രപരമായ യാദൃച്ഛികതയല്ല. നാടു വിടുന്ന മലയാളി ആര്‍ജ്ജിച്ചെടുക്കുന്ന നവീനവും വിഭിന്നവുമായ അനുഭവപരിസരങ്ങള്‍ പ്രധാന ശക്തിസ്രോതസ്സായി മാറുന്നു. ഗള്‍‍ഫില്‍ പഴയ കാലത്ത്‌ അറബികളുടെ രണ്ടാം ഭാഷയുടെ സ്ഥാനത്താണ് ഹിന്ദി. കാലങ്ങള്‍ക്കു ശേഷം അറബികളിലെ യുവ സമൂഹം നേടിയ യൂറോപ്യന്‍ വിദ്യാഭ്യാസം ഹിന്ദിയുടെ സ്ഥാനത്ത്‌ ഇംഗ്ലീഷിനെ പ്രതിഷ്ഠിച്ചു. ഫലത്തില്‍ രണ്ട്‌ തലമുറകളുമായും അനായാസമായ ആശയവിനിമയം സാധ്യമാക്കി. ഇത്‌ അത്തരം പ്രവാസിസമൂഹത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്‌. ബോംബെയിലും ദല്‍ഹിയിലും പോയി പണിയെടുക്കുക വഴി ഭാഷയില്‍ മാത്രമല്ല, മലയാളി നവീനമായ കരുത്ത്‌ നേടിയത്‌. അടഞ്ഞ കേരളീയ സമൂഹത്തിനപ്പുറത്തുള്ള തുറസ്സായ സങ്കല്‍പ്പങ്ങളും മനോഭാവങ്ങളും അവരെ കീഴടക്കി. പരിഷ്കരിക്കപ്പെട്ട സ്ത്രീ പുരുഷ സങ്കല്‍പം അവയിലെ പ്രധാനപ്പെട്ട ഒരിനമായിരുന്നു. തുറസ്സായ അത്തരം സമീപന രീതികളുടെ പരിചയം കൈതമുള്ള് എന്ന തൂലികാകാരനു നേടിക്കൊടുത്ത ഒട്ടേറെ അനുഭവങ്ങളില്‍ നിന്നു പ്രത്യേകം മാറ്റിവച്ച ഏതാനും ഓര്‍മ്മകളാണു 'ജ്വാലകള്‍, ശലഭങ്ങള്‍'. മലയാളത്തില്‍ അനുഭവങ്ങള്‍ ഒരു സാഹിത്യ രൂപം പ്രാപിക്കുന്നതില്‍ മള്‍ബെറി പബ്ലിക്കേഷന്‍സിനും ഷെല്‍‌വിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്. ഓര്‍മ്മ എന്ന പേരില്‍ രണ്ട്‌ വാല്യങ്ങളായി ഇറക്കിയ ആ പുസ്തകം ഓര്‍മ്മകളുടേയും ജീവിത സമീപനങ്ങളുടെയും വൈവിധ്യ പ്രദേശമായിരുന്നു. പ്രശസ്തിക്ക്‌ പുറത്തുള്ളവരുടെ ആത്മകഥകള്‍ക്ക് ലഭിക്കുന്ന മാര്‍ക്കറ്റ്‌ വാല്യൂവും മലയാളഭാവുകത്വത്തിനു പുതുമയുള്ളതാണ്. ഇസഡോറ ഡങ്കന്‍ എന്ന വിശ്രുതകലാകാരിയുടെ ആത്മകഥ (വിവ: കൃഷ്ണവേണി) മലയാളത്തില്‍ ഈയിടെ ഏറെ ശ്രദ്ധേയമായി. പുസ്തകത്തിനു പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന വിശേഷണം നല്‍കുമ്പോള്‍ മലയാളിയുടെ കപട ലൈംഗിക സദാചാരം എന്ന ബലൂണിനു മേല്‍ സൂചിയുമായി വന്നടുക്കുന്ന ഒരാളെയാണു ഓര്‍മ്മ വരിക. പെണ്ണ് എന്നത്‌ ഒരു ലൈംഗികാവയവത്തിന്റെ പേരാണ് മലയാളിക്ക്‌. അവളുടെ ആന്തരികമാനസിക വ്യാപാരങ്ങളോ അതിനകത്തെ സമസ്യകളോ ഇന്നും 'മലയാളിവിദ്യാഭ്യാസ'ത്തിന് അന്യമാണ്. സ്ത്രീ പുരുഷബന്ധങ്ങളിലെ അകല്‍ച്ചകളില്‍ പുരുഷന്റെയത്ര തന്നെ പങ്ക്‌ സ്ത്രീ വഹിക്കുന്നു എന്ന വൈരുദ്ധ്യവും കേരളീയ ജീവിതത്തെ ഒരു കോമാളി സമൂഹത്തിന്റെ ചരിത്രമാക്കി മാറ്റുന്നു. കൈതമുള്ള്‌ ഇത്തരം സമസ്യകളുടെ ഉള്ളറകളിലേക്ക്‌ കൂടി കടന്നു പോകുന്നുണ്ട്‌. രവിവര്‍മ്മ ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണു കൈതമുള്ളിന്റെ സ്ത്രീകള്‍ അദ്ദേഹത്തിന്റെ അനുഭവപരിസരത്തേക്ക്‌ കടന്നു വരുന്നത്‌. പിന്നീട്‌ അവര്‍ ഓര്‍മ്മയുടെ ആഴത്തിലുള്ള മുദ്രകള്‍ നല്‍കി കടന്ന് പോകുന്നു. കൈതമുള്ളിന്റെ പെണ്ണനുഭവങ്ങളും മറുനാട്ടില്‍ നിന്നാണെന്നത്‌ യാദൃച്ഛികമല്ല. കേരളത്തില്‍ ഇത്തരം പൊതു ഇടങ്ങള്‍ ഒന്നിച്ച്‌ ജോലി ചെയ്യുന്നവര്‍ക്കിടയില്‍പ്പോലും കുറവാണ്. ഈ പെണ്ണനുഭവങ്ങള്‍ക്ക്‌ അന്തര്‍ദ്ദേശീയമായ ബന്ധമാണുള്ളത്‌. കൈതമുള്ളിന്റെ ഭാഷയുടെ മാസ്മരശക്തി എടുത്ത്‌ പറയേണ്ട ഒന്നാണ്. തുടങ്ങി വച്ചാല്‍ പിന്നെ മനുഷ്യരാരും ഇതിനെ വിട്ടൊഴിയില്ല. ആഖ്യാനങ്ങളില്‍ എപ്പോഴും അവസാനമെന്താവും എന്ന ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും കൈത ശ്രദ്ധിക്കുന്നു. നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത യൗവനകാലം ഈ എഴുത്തുകാരനെ തന്റെ ഓര്‍മ്മകള്‍ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതിനു ചെറുതായൊന്നുമല്ല സഹായിക്കുന്നത്‌. ജീവിതം തന്നെ വലിയൊരു നാടകമാണെന്ന് കൈത നിശ്ശബ്ദമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ നാടകത്തില്‍ കൈത ഒരു കാഴ്ചക്കാരന്റെ റോളില്‍ മാത്രമല്ല, ഇടപെടലുകാരനായും സഹാനുഭൂതി നിറഞ്ഞവനായും നിസ്സംഗത ബാധിച്ചവനായും ക്ലൈമാക്സിന്നായി കാത്തിരിക്കുന്ന അക്ഷമനായ ആസ്വാദകനായും ഒക്കെ വരുന്നുണ്ട്‌. കൈതയുടെ മറ്റു രചനകള്‍ ശ്രദ്ധിച്ചാലും ഒരു കാര്യം മനസ്സിലാകും, ഇദ്ദേഹം‍ മാറുന്ന ഭൗതിക വസ്തുക്കളെയോ കെട്ടിടങ്ങളെയോ അല്ല കാര്യമായി ശ്രദ്ധിക്കുന്നത്‌. ഒരു എഴുത്തുകാരന്റെ കണ്ണ് എപ്പോഴും മനുഷ്യാത്മാവിലേക്ക്‌ ചുഴിഞ്ഞിറങ്ങാനാണ് ശ്രമിക്കുക. മനുഷ്യ പ്രകൃതത്തിന്റെ വൈവിധ്യങ്ങളെ നിസ്സംഗതയോടെ കാണുമ്പോള്‍ത്തന്നെ അതിന്റെ വിഭിന്നതകളെ കൌതുകമേറിയ ഒരു കുട്ടിയെപ്പോലെ വായിച്ചറിയാനും ശ്രദ്ധിക്കുന്നു. താന്‍ ജോലി ചെയ്യുന്ന ഓഫീസ്‌ പരിസരങ്ങളാണ് കൈതമുള്ളിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രധാന കേന്ദ്രം. അതില്‍ ഔദ്യോഗിക‌ ജീവിതമുണ്ട്‌, കേരളത്തിന്റെ ഓര്‍മ്മകളുണ്ട്‌. കഥാപാത്രങ്ങളെ തേടി പോകുകയല്ല, അത്‌ തന്നെ തേടി വരികയാണ്. കടന്ന് വരുന്ന സ്ത്രീകള്‍ ആദ്യരംഗങ്ങളില്‍‍‍ നമ്മിലുണ്ടാക്കിയ മുന്‍ വിധികള്‍ കൈയൊഴിഞ്ഞ്‌ യാഥാര്‍ത്ഥ്യത്തിന്റെ മണ്ണിലേക്ക്‌ വന്നു വീഴുകയാണു, പലപ്പോഴും. അവര്‍ കൈതയെ വളരെ പെട്ടെന്നു തന്നെ ഒരു രക്ഷകര്‍ത്താവിന്റെ റോളിലേക്ക്‌ അകപ്പെടുത്തുകയോ, എഴുത്തുകാരന്‍ തന്നെ സ്വയം അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുകയാണ്. തന്റെ സ്നേഹവും സേവനവും നിര്‍ലോഭം അവര്‍ക്ക്‌ വിട്ടുകൊടുക്കുമ്പോള്‍ത്തന്നെ പ്രതിരോധത്തിന്റെ ഒരു മുദ്ര എല്ലാ സംഭവങ്ങളേയും അനുധാവനം ചെയ്യുന്നു. സൗന്ദര്യാരാധകനാണു കൈത. എന്നാല്‍ അദ്ദേഹത്തിനു സ്ത്രീ ശരീരം മാത്രമല്ല , അവരുടെ ഹൃദയനിഗൂഢതകളെ കണ്ടറിയുന്ന മനഃശ്ശാസ്ത്രജ്ഞാനവും അദ്ദേഹത്തിനുണ്ട്‌. കടന്നു വരുന്ന പെണ്ണുങ്ങളില്‍ പ്രണയാതുരനായി വീണുപോവുകയല്ല, അവയിലകപ്പെട്ടുപോവുകയാണ്. പെണ്‍ പ്രീണനങ്ങള്‍ക്കു നേരെ നിസ്സംഗനായി നില്‍ക്കുന്ന രംഗങ്ങളും സുലഭം. നിശ്ശബ്ദമായ ഒരു ചിരി അതിനകത്തുണ്ട്‌; ദുഃഖത്തിന്റെ നേര്‍ത്ത അല തല്ലലും. പ്രണയം ഏത്‌ അതിരില്‍ വെച്ചുണ്ടായി, ഇല്ലാതായി എന്നൊന്നും കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ വായനക്കാരനു സാധിച്ചില്ല എന്ന് വരാം. നല്ലതും തിയ്യതുമായ ഗുണങ്ങളാല്‍ സമ്പന്നരാണ് പതിനഞ്ച്‌ പെണ്ണുങ്ങളും. ഏറെപ്പേരും നിലനില്‍പ്പിന്റെ വേവലാതി അനുഭവിക്കുന്നവരാണ്. അതേ സമയം അവര്‍ മിടുക്കികളോ സാഹസികരോ ആണ്; കൗതുകത്തിന്റെ പൊന്നലുക്കുകള്‍ സമ്മാനിച്ച്‌ കടന്ന് വരികയും ഹൃദയത്തില്‍ ഒരിക്കലും മായാത്ത മുദ്രകള്‍ സമ്മാനിച്ച്‌ തിരിച്ച് പോകുന്നവരുമാണ്. ഓരോ കുറിപ്പിന്റേയും ഒടുവില്‍ അപ്രതീക്ഷിതമായ ഒരന്ത്യം അവരെ‌ കാത്തിരിക്കുന്നു. മറുനാടന്‍ മലയാളി ജീവിതം പലപാട്‌ വന്നു പോകുന്നുണ്ട്‌, കൃതിയില്‍. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ പ്രത്യേകതകളും ഇവയില്‍ വരച്ചിടുന്നുണ്ട്‌, എഴുത്തുകാരന്‍. കൈതമുള്ള്‌ എന്ന ബ്ലോഗ്‌ ഏറെ പ്രശസ്തമാണ്. അവയില്‍ വന്ന കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. വിശാലമനസ്കന്റെ ‘കൊടകരപുരാണ‘ത്തിനും കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍'ക്കും ശേഷം മറ്റൊരു പ്രശസ്തമായ ബ്ലോഗെഴുത്ത്‌ കൂടി അച്ചടി മാധ്യമത്തിലേക്ക്‌ വരികയാണ്. ബ്ലോഗെഴുത്ത്‌ നമ്മുടെ ഭാഷക്ക്‌ നല്‍കുന്ന നവോന്മേഷവും വ്യാപ്തിയും നിസ്സാരമായി തള്ളിക്കളയാനാവില്ല. ബ്ലോഗ്‌ എന്ന സൈബര്‍ സാങ്കേതികതയാണു ദശാബ്ദങ്ങള്‍ക്ക്‌ ശേഷം ഈ എഴുത്തുകാരനെ വീണ്ടും സാഹിത്യരചനയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. സൈബര്‍ സാഹിത്യം എന്നത്‌ പരിഹസിക്കാനുള്ള പദമല്ല ആദരിക്കാനുള്ളതാണ് എന്ന് ഒട്ടേറെ നല്ല ബ്ലോഗര്‍മാരെപ്പോലെ കൈതമുള്ളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കല്‍ കൂടിയാകുന്നതിങ്ങനെ. Posted by Kaithamullu at 2:37 AM 32 comments: Labels: ജ്വാലകള്‍ - അവതാരിക Tuesday, September 1, 2009 കടലാസ് വഞ്ചികള്‍ Posted by Kaithamullu at 2:31 AM 4 comments: Labels: പ്രവാസ ചന്ദ്രിക Monday, August 10, 2009 എന്റെ ഏഷ്യാനെറ്റ് റേഡിയോ ഇന്റര്‍വ്യൂ: വോയ്സ് ഓഫ് ദി വീക്ക് Kaithamullu-Asianet Radio -1 | Online recorder Kaithamullu-Asianet Radio -2 | Upload Music Posted by Kaithamullu at 6:04 AM 43 comments: Labels: ഏഷ്യാനെറ്റ്-ഇന്റര്‍വ്യൂ Sunday, April 19, 2009 ഓര്‍മ്മയില്‍ ഒരു വിഷു (ഇന്നലെയുടെ ജാലകങ്ങള്‍ - 10) ഓര്‍മ്മയില്‍ ഒരു വിഷു ഓര്‍മ്മയില്‍ ഒരു വിഷു ഉത്തരായനം കഴിഞ്ഞ്‌ തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക്‌ മുകളിലൂടെ പറന്നത്‌. "ശങ്കരാന്തിയെന്നാ? നാളേയോ മറ്റന്നാളോ?" അമ്മ മുറ്റമടിക്കൊരു ഇടവേള നല്‍കി, നടു നിവര്‍ത്തി, കുറ്റിച്ചൂലില്‍ പറ്റിപ്പിടിച്ച മുടിനാരുകളും പുല്ലുകളും പറിച്ചെടുത്ത്‌ കൊണ്ട്‌ കൂട്ടിച്ചേര്‍ത്തു: "കാപ്പി കുടിച്ചിട്ട്, നീയാ ഉമ്മറോം പടീം ചെത്തി വെടിപ്പാക്ക്" ചേച്ചിമാര്‍ക്കും കിട്ടി ജോലി: "ചപ്പും ചവറുമൊക്കെ അടിച്ച്‌ കൂട്ടണം. ശങ്കരാന്തിക്ക് തീയിടണ്ടേ?" ചേട്ടയെ പുറത്താക്കി, ഭഗോതിയെ കുടിയിരുത്തുന്ന പരിപാടിയാണല്ലോ സംക്രാന്തി. കുഞ്ഞിക്കൈക്കോട്ടുമായി പടിക്കലെത്തിയപ്പോള്‍ കാനംകുടം ജോസ്‌ വലിയ ഒരു പൊതിക്കെട്ടും താങ്ങി വരുന്നു."ചെമ്പന്റെ കടേന്ന് വാങ്ങീതാ....പടക്കോം കമ്പിത്തിരീം മത്താപ്പൂം ഒക്കേണ്ട്‌. റേഷന്‍ കടേടെ മുന്‍പി വച്ച്‌ വിക്കാനാനപ്പന്‍ സമ്മതിച്ചു." വൈകീട്ട്‌ അച്ഛന്‍ വന്നപ്പോള്‍ എല്‍ ജീ കായത്തിന്റെ ചാക്കുസഞ്ചിയില്‍ പരതി : ഏറുപടക്കം, ലാത്തിരി, പൂത്തിരി, തലചക്രം എന്തെങ്കിലും.... "സാരല്യാ, ഇനീം ണ്ടല്ലൊ ഒരു ദിവസം.‘ മൂവന്തിക്ക്‌ ചവറും കടലാസുകഷണങ്ങളും കൂട്ടിയിട്ട്‌ തീ കൊളുത്തി. അയല്‍ വീടുകളില്‍ നിന്ന് ഒറ്റക്കും തെറ്റക്കും പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. ആകാശത്തേക്കുയര്‍ന്ന് വിരിയുന്ന ഗുണ്ടുകള്‍ ‍, കമ്പിത്തിരി കത്തിച്ച്‌ ചുറ്റിക്കുമ്പോഴുണ്ടാകുന്ന സ്ഫുരണങ്ങല്‍ ‍, ശീല്‍ക്കാരങ്ങള്‍,ആര്‍പ്പുവിളീകള്‍ ... ഞാന്‍ വല്യേച്ചിയെ ദയനീയമായി നോക്കി. "അവരേക്കാള്‍ നല്ല പടക്കം നമുക്ക്‌ പൊട്ടിക്കാടാ, വാ‌..." ഇലഞ്ഞിമരത്തിന്റെ രണ്ട്‌ കമ്പുകളൊടിച്ച്‌ കൊണ്ട്‌ വന്ന് ചേച്ചി ആളിക്കത്തുന്ന തീയിലേക്കിട്ടു. 'പട്‌..പട്‌.പടടാ.ടടടാ.." ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച്‌ പൊട്ടി. 'ഇനിയും...ഇനിയും..." : ആവേശത്തോടെ ഞാന്‍ കൈയടിച്ചു . ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു. "മോനേ, ഞാന്‍ പോയി വരട്ടെ." നോക്കിയപ്പോള്‍ അലക്കി വെളുപ്പിച്ച ജഗന്നാഥന്‍ മുണ്ടുടുത്ത്, നീല കരയുള്ള ഈരെഴ തോര്‍ത്ത് തോളിലിട്ട്, അച്ഛന്‍ ‍. 'എവിടേക്കാ അച്ഛാ?" ഞാന്‍ അച്ഛന്നരികിലേക്കോടി‍. "തറവാട്ടില്‍ 'വീത്‌ വയ്പ്’ ഇന്നല്ലേ?' ഞാനത്‌ മറന്ന് പോയിരുന്നു. അപ്പൂപ്പനുള്ളപ്പോള്‍ സംക്രാന്തിയും വിഷുവും തറവാട്ടിലായിരിക്കും. സംക്രാന്തി രാത്രിയാണു വീതു വയ്പും കലശവും. കുടുംബക്ഷേത്രത്തിലെ, നീണ്ട ജടയും ഉപ്പന്‍ കണ്ണുകളുമുള്ള ഗോവിന്ദന്‍ വെളിച്ചപ്പാട്‌ തേരത്തേ തറവാട്ടിലെത്തിയിരിക്കും.കോടിമുണ്ട്‌ വിരിച്ച പീഠത്തിനു മുന്‍പില്‍ ‍, ഏഴ്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ജലം നിറച്ച കിണ്ടിയും തുളസിച്ചെത്തിപ്പൂക്കളും പൂജാസാമഗ്രികളും നിരക്കും. നിവേദ്യമായി കദളിപ്പഴം, ഓട്ടട, വറുത്തരച്ച കോഴിക്കറി ... പിന്നെ മരിച്ച്‌ പോയ കാരണവന്മാരുടെ ഇഷ്ട പാനീയം: കള്ളോ ചാരായമോ... പട്ടാളക്കാരന്‍ വാസു നാട്ടിലുണ്ടെങ്കില്‍ വിശിഷ്ടാതിഥി ഒരു കുപ്പി ഹെര്‍ക്യുലീസ്‌ റം ആയിരിക്കും. വെളുപ്പിനേയെണീട്ട് വിഷുക്കണി. പിന്നെ വിഷുക്കൈനീട്ടം. അമ്പലക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞെത്തിയാല്‍ വിഷുക്കട്ട* മുറിക്കും. പപ്പടം, പായസം, പഴം, ഉപ്പേരികള്‍ ‍‍.... എണ്ണിയാല്‍ തീരാത്ത വിഭവങ്ങളോടെ വിഷുസ്സദ്യ! "പോയിട്ട്‌ വരാം മോനേ..": അച്ഛന്റെ ശബ്ദം, ഭൂതകാലത്തില്‍ മുങ്ങിത്തുടിച്ചിരുന്ന മനസ്സിനെ കരയിലേക്കെത്തിച്ചു. തറവാട് ബഹളമയം. ഉമ്മറം നിറയെ അതിഥികള്‍ . അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കറികളുടെ മോഹിപ്പിക്കുന്ന ഗന്ധം. ഇതൊക്കെ ഇത്‌ വരെ എന്തേ ശ്രദ്ധയില്‍ പെടാഞ്ഞൂ എന്ന് ഞാനത്ഭുതപ്പെട്ടൂ. "ഞാനും വരട്ടെ, അച്ഛാ?" ഞാനച്ഛന്റെ കൈയില്‍ തൂങ്ങി‍. നിന്നെ ക്ഷണിച്ചിട്ടുണ്ടോ? എന്നായി ചേച്ചി. 'അച്ഛനെ ക്ഷണിച്ചിട്ടില്ലേ?" "അച്ഛനെ മാത്രം. വിളിക്കാത്ത സദ്യക്ക്‌ പോകാന്‍ നാണമില്ലേടാ": ചേച്ചി പുച്ഛിച്ചു. "കൊതിച്ചി, ക്ഷണിക്കാത്ത ദ്വേഷ്യാ അവള്‍ക്ക്‌...വാ അച്ഛാ," അച്ഛന്റെ കൈയില്‍ പിടിച്ച്‌ ഞാന്‍ നടന്നു. തെക്കിനിയിലായിരുന്നു വീത്‌ വയ്പ്പിനുള്ള സാമഗ്രികള്‍ ഒതുക്കിയിരുന്നത്‌. കൃഷ്ണന്‍ കണിയാനും അന്തോണി മാപ്ലയും വെല്ലിശനും അപ്പോള്‍ തന്നെ നല്ല 'ഫോമി'ലായിരുന്നു. ഗോവിന്ദന്‍ വെളിച്ചപ്പാട്‌ കിടപ്പിലായതിനു ശേഷം 'വീത്‌ വയ്പ്‌' അച്ഛന്റെ ചുമതലയായി മാറിയിരുന്നു. കോഴിക്കറിയും അന്തിക്കള്ളും ചാരായക്കുപ്പിയുമായി അച്ഛന്‍ തെക്കിനിയിലേക്ക്‌ കയറി. വാതിലടഞ്ഞു. ജനലിലൂടെ എത്തി നോക്കാന്‍ ശ്രമിച്ച എന്നെ ക്രോസ്‌ പാക്കരന്‍ പിടിച്ച്‌ മാറ്റി. 'നോക്കിയാല്‍ ആത്മാക്കള്‍ വീത്‌ കൈപ്പറ്റാതെ തിരിച്ച്‌ പോകും': പാക്കരന്‍ തന്റെ വിജ്ഞാനം പങ്ക്‌ വച്ചു. മിനിറ്റുകള്‍ക്ക്‌ ശേഷം വാതില്‍ തുറന്ന് അച്ഛന്‍ പ്രസാദവിതരണം നടത്തി. ചാരായക്കുപ്പി വെല്ലിശന്‍ കരസ്ഥമാക്കി. കള്ള്‌ കുപ്പി റാഞ്ചിയെടുത്ത്‌ കൊച്ചമ്മായി അടുക്കളയിലേക്കോടി. ആദ്യ പന്തിക്ക്‌ ഇലയിട്ടപ്പോള്‍ ഞാനച്ഛന്റെയരികെ തന്നെയിരുന്നു‍. കോഴിക്കറിയും പത്തിരിയും വിളമ്പിത്തുടങ്ങി. പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു. 'കൊച്ചളിയന്‍ ഇപ്പഴാ വന്നേ....നീ അടുത്ത പന്തിക്കിരുന്നാ മതി" പാപ്പന്റെ സ്വരം: 'എനിക്കച്ഛന്റെ കൂടെയിരിക്കണം': ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു‍. “ആരാടാ നിന്നെ ക്ഷണിച്ചേ? ആദ്യ പന്തിക്ക്‌ തന്നെയിരിക്കണം പോലും.": ശബ്ദമമര്‍ത്തി പാപ്പനെന്റെ ചെവിയിലമറി. ബലിഷ്ടബാഹുക്കളുടെ സമ്മര്‍ദ്ദത്തില്‍ തോളെല്ലുകള്‍ ഞെരുങ്ങി. ശപ്തനിമിഷത്തിന്റെ ചോരപൊടിച്ചിലില്‍ വിങ്ങി, കണ്ണീരണിഞ്ഞ്, കയ്യാലയിലഭയം തേടി എന്റെ ശരീരം. അച്ഛന്റെ നോവൂറുന്ന കണ്ണുകള്‍ തഴുകുന്നതായിക്കൂടി അറിഞ്ഞപ്പോല്‍ വേദന പാരമ്യത്തിലെത്തി. നടപ്പുരയില്‍ വിളമ്പുകാരുടെ ബഹളങ്ങളും വെല്ലിശന്റെ ഇഴഞ്ഞ സ്വരത്തിലൂള്ള നിര്‍ദ്ദേശങ്ങളും കറികളുടെ ഉന്മാദഗന്ധങ്ങളും മനസ്സില്‍ നിന്നും വിട്ടകന്നപ്പോള്‍ ചേച്ചിയുടെ പരിഹാസം തുളുമ്പുന്ന സ്വരം കാതുകളില്‍ അലയടിച്ചൂ: "വിളിക്കാത്ത സദ്യക്ക്‌ ......" പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി. കാരണം തിരക്കാന്‍ വന്ന ചേച്ചിമാരെ ഒരുകൈ കൊണ്ട്‌ വിലക്കി, മറുകൈകൊണ്ടെന്നെ അമ്മ കെട്ടിപ്പിടിച്ചൂ, ‘വാ മോനെ..ഞങ്ങ കഞ്ഞി വിളമ്പാന്‍ പൂവ്വായിരുന്നൂ..." കഞ്ഞികുടി കഴിഞ്ഞഴേക്കും തിരിച്ചെത്തിയ അച്ഛന്‍ ആര്‍ക്കും മുഖം കൊടുക്കാതെ എന്റെ കൈ പിടിച്ച്‌ മുറ്റത്തെ ഇരുളിലേക്കിറങ്ങി. പടിക്കല്‍ ‍‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേലിരുന്ന് അച്ചനെന്നെ മടിയിലിരുത്തി‍. "നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ച. നമുക്കാ പൂവന്‍ കോഴിയെ കൊന്ന് കറി വച്ചാലോ‍?' അച്ഛന്റെ വാക്കുകളില്‍ ‍‍അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്നിരുന്നു. 'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍ ‍?” ഞാന്‍ അച്ഛന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ. അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായ ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍ ‍,രാവേറെ ചെന്നിട്ടും ഉറക്കം അമാന്തിച്ച് നിന്നു, അയല്‍പക്കങ്ങളില്‍ നിന്ന് വിഷുവാഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നൂ. മാലപ്പടക്കങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ഗുണ്ടിന്റെ മുഴക്കങ്ങള്‍ നെഞ്ചിനുള്ളില്‍ ഞെട്ടലുകളായി പിടഞ്ഞൂ. കമ്പിത്തിരിയുടെയും മത്താപ്പിന്റേയും ശീല്‍ക്കാരങ്ങള്‍ നിലയ്ക്കാത്ത അലയടികള്‍ പോലെ കാതുകളില്‍ മുഴങ്ങി. എപ്പോഴോ കേട്ടു അമ്മയുടെ മന്ത്രിക്കും പോലുള്ള സ്വരം :" നിങ്ങളൂണ് കഴിച്ചില്ല, അല്ലേ?" അച്ഛന്റെ കടിച്ച്‌ പിടിച്ചുള്ള മറുപടി: "തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.” "കഞ്ഞിയുണ്ട്‌, എടുക്കട്ടേ?": വീണ്ടും അമ്മ. "വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളം കാണുമല്ലോ?." ------------------------------------------------ *വിഷുക്കട്ട: പിഴിഞ്ഞെടുത്ത നാളികേരത്തിന്റെ രണ്ടാം പാലില്‍ കുത്തരിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുന്നു. ‌ വറ്റുമ്പോള്‍ ‍, ജീരകവും ചുക്കുപൊടിയും ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ക്കുക. കുഴമ്പ്‌ പരുവത്തില്‍ വാഴയിലയില്‍ പരത്തി തണുക്കുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കുന്നു. (ചിരകിയ തേങ്ങയും ചേര്‍ക്കാം.) ശര്‍ക്കരനീര്‍ , മാങ്ങാക്കറി, പുളിയിഞ്ചി എന്നിവ കൂട്ടി തിന്നാം. Posted by Kaithamullu at 12:25 AM 60 comments: Labels: ഇന്നലെയുടെ ജാലകങ്ങള്‍ - 9 Saturday, January 31, 2009 അമ്മായിഗുണ്ട് (ഇന്നലെയുടെ ജാലകങ്ങള്‍ -8) അമ്മായിഗുണ്ട് മൂക്കിന്‍ തുമ്പില്‍ ശുണ്ഠിക്കാരനും കയ്യാങ്കളിക്കാശാനുമായ കുഞ്ഞമ്മാന്‍ ‍. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെപ്പോലെ കൊച്ചമ്മായി. ഈ ഫാസിസ്റ്റ് സഖ്യത്തിന്നെതിരെ നിരന്തര യുദ്ധം നടത്തിക്കൊണ്ടിരുന്ന മകന്‍ ഭുവന ചന്ദ്രനെ ഒരു ‘യൂദ‘നെപ്പോലെ അവര്‍ വെറുത്തതില്‍ അത്ഭുതമുണ്ടോ? സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ 'ഹാച്ചിംഗ്‌ സെന്ററുകള്‍' ആണെന്നും ആചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണ് അന്തിമമായി നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന് ‘മെക്കാളെ‘ വിദ്യാഭ്യാസ വ്യവസ്ഥിതികളോട് പരമ പുച്ഛമായിരുന്നു. ശൃംഗപുരം സെന്ററിലെ കാദറിക്കയുടെ പെട്ടിക്കടയായിരുന്നു ഭുവനേട്ടന്റെ പാഠശാല‍, ലോഡിംഗ് തൊഴിലാളി തലവന്‍ ദാമോദരേട്ടന്‍ :ഏഡ് മാഷും.’. ഒറ്റിക്കൊടുപ്പുകാരെ ഭുവനേട്ടന്‍ വെറുതെ വിടാറില്ല. എന്നിട്ടും കാര്യേഴുത്ത്‌ തറവാടിന്റെ മുറ്റത്ത് ഇടക്കിടെ നാട്ടുകൂട്ടവും. വിചാരണയുമുണ്ടാവും. തെളിവെടുപ്പ്‌, സാക്ഷിമൊഴി എന്നീ പ്രഹസനങ്ങള്‍ പതിവില്ല; ശിക്ഷ നടപ്പാക്കാന്‍ കാലതാമസവും. സംഭവം ആദ്യം അറിയുന്നത് ഞങ്ങളായിരിക്കും. കാരണം പിറ്റേന്ന് പ്രഭാതത്തില്‍ ഞങ്ങളുടെ കണി, സ്കൂള്‍ യൂണിഫോമില്‍ തിണ്ണയില്‍ ചുരുണ്ട്‌ കിടന്നുറങ്ങുന്ന ഭുവനേട്ടനായിരിക്കും. ഭുവനേട്ടന്റെ അപ്രതീക്ഷിത സാന്നിധ്യങ്ങള്‍ പകരുന്ന ലഹരി അമ്മായിയുടെ ‘വീക്കെന്‍ഡ്’ സന്ദര്‍ശനം വരെ നീളും. തറവാട്ട്‌ പറമ്പില്‍ പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് കുട്ടിക്കുരങ്ങന്മാരുടെ 'ദാവൂസ്‌ ഉച്ചകോടി'. വല്യേച്ചി, കൊച്ചേച്ചി, വെല്ലിശന്റെ മക്കള്‍ വിശാലേച്ചി, പദ്മിനിയേച്ചി, കൊച്ചേട്ടന്‍ ‍.....കോറം തികയ്ക്കാന്‍‍ വല്യമ്മായിയുടെ പുത്രന്‍ നരേന്ദ്രനേയും വിളിക്കും. ഇളയച്ചന്മാര്‍ രണ്ടും 'ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍ ‍' ആയതിനാല്‍ ഇളയമ്മമാരുടെ 'ബോഡിഗാര്‍ഡായി' ചാര്‍ജെടുത്തിരിക്കയാണ് നരേട്ടന്‍ . കൊച്ചേട്ടന്റേയും ഭുവനേട്ടന്റേയും വാള്‍പ്പയറ്റ്, വിശാലേച്ചിയുടെ മോണോ ആക്റ്റ്, പിന്നെ തുടങ്ങും ‘അക്ഷര ശ്ലോകം‘‌. ആണുങ്ങള്‍ ഒരു ടീം : ഭുവനേട്ടന്‍ ‍, കൊച്ചേട്ടന്‍ ‍, ഞാന്‍ ‍. 'നരനോ?": വല്യേച്ചി ചോദിക്കും. "അതിനവന്‍ ആണല്ലല്ലോ?": ഭുവനേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കും: "അമ്മായി ഗുണ്ട്‌‘ പെണ്ണുങ്ങള്‍ടെ ടീമില്‍ " പൊക്കം കുറഞ്ഞ്‌, വെളുത്ത്‌, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളുമുള്ള , ഗുണ്ട് പോലിരിക്കുന്ന അമ്മായിപുത്രന് കൊച്ചേട്ടനിട്ട പേരാണ്: 'അമ്മായി ഗുണ്ട്‌" എന്ന്. നേരിയ വിക്കുണ്ട്‌. അത് കൊണ്ട് ശങ്കിച്ച് ശങ്കിച്ചാണ് സംസാരം. "ഊണിനു നായര്‍ മുന്‍പില്‍, പടക്ക്‌ നായര്‍ പിന്നില്‍ ‍": കൊച്ചേട്ടന്‍ കളിയാക്കും. ഭുവനേട്ടന്‍ എന്തെല്ലാമായിരുന്നു, അതൊന്നുമായിരുന്നില്ല നരേട്ടന്‍ ‍. ഹിന്ദി ഗാനങ്ങളാണു ഭുവനേട്ടന്റെ സ്പെഷ്യാലിറ്റി. "ഓ ഹോ ഹോ ഹോ.... ഖോയാ ഖോയാ ചാന്ദ്‌, ഖുലാ ആസ്മാന്‍ ‍, ആങ്ഖോം മേം സാരീ രാത്‌ ജായേഗീ.....‘ ഇടത്‌ കൈ ചെവിയില്‍ വച്ച്‌, വലത്‌ കൈ ആകാശത്തേക്കുയര്‍ത്തി ഭുവനേട്ടന്‍ നീട്ടിപ്പാടും. വല്യേച്ചിയുടെ മറുപടി: "തലക്ക്‌ മീതെ ശൂന്യാകാശം, താഴെ മരുഭൂമീ..“ "സുന്‍ സുന്‍ സുന്‍, അരേ പ്യാരേ സുന്‍..." ഭുവനേട്ടന്‍ തുടരും. ചേച്ചിക്കും ചില സ്ഥിരം നമ്പരുകളുണ്ട്‌. "കടലാസ്‌ വഞ്ചിയേറി, കടലും കടന്ന് കേറി..." മത്സരം വല്യേച്ചിയും ഭുവനേട്ടനും കൂടി ഹൈജാക്ക്‌ ചെയ്യുമ്പോള്‍ കുശുമ്പ്‌ കേറുന്ന കൊച്ചേട്ടന്‍ എംജീയാറായി മാറും: "നാന്‍ ആണയിട്ടാല്‍ ‍അത്‌ നടന്ത്‌ വിട്ടാല്‍....' കാര്യേഴുത്ത്‌ കിഴക്കേതില്‍ താമസത്തിനെത്തിയ ബറോഡ റിട്ടേണ്‍ പങ്കജാക്ഷന്‍ നായരുടെ ഗ്രാമഫോണിന്റെ ഊര്‍ജ്ജം ഗാനങ്ങളായി ഭുവനേട്ടന്റെ സ്വരത്തില്‍ ഒഴുകിപ്പരക്കുമ്പോള്‍ ‍, ആ‍കാശവാണിയിലെ ഗാനങ്ങള്‍ മാത്രം കേട്ട് തഴക്കമുള്ള ചേച്ചിമാര്‍ പ്രാണവായുവിനായി പിടയും. "സൈഗളിനെ അറിയോ? ഷംസാദ്‌ ബീഗം, മുകേഷ്‌...റാഫി...? -ഭുവനേട്ടന്‍ തന്റെ അറിവുകള്‍ വിളമ്പും. "സോജാ രാജകുമാരി കേട്ടിട്ടുണ്ടോ? മേരാ പിയാ ഗയാ റംഗൂണ്‍ ‍....., ഓ ദുനിയാ കെ രഖ്‌വാലേ..." "ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമന്റെ കൂടെ കൂടാതെ....." ഭുവനേട്ടന്റെ ഭാഷണത്തിനന്ത്യമില്ലാതാകുമ്പോള്‍ വിശാലേച്ചി ഇടപെടും. "അയ്യേ..അത്‌ പദ്യമല്ലേ?‘: കൊച്ചേട്ടന്‍ കളിയാക്കും. "നീയെന്‍ ചന്ദ്രനേ, ഞാന്‍ നിന്‍ ചന്ദ്രികാ...... ഓ..ഓ....." ചേച്ചി കച്ചേരി തുടരാന്‍ ശ്രമിക്കും. "തു മേരീ ചാന്ദ്‌, മേം തേരീ ചാന്ദ്‌നീ...‘ ചേച്ചിയെ പാടാനനുവദിക്കാതെ അതേ ഈണത്തില്‍ ഗാനം പൂര്‍ത്തിയാക്കി ചേട്ടന്മാര്‍ കൂകിയാര്‍ക്കും. "തോറ്റേ....പെണ്‍പട തോറ്റ്‌ തൊപ്പിയിട്ടേ..." അപ്പോഴായിരിക്കും വിളിച്ചിട്ടും കേള്‍ക്കാത്ത ഞങ്ങളെത്തേടിയുള്ള അമ്മയുടെ വരവ്‌: "ചെവി കേക്‌ക്‍ണില്യേ ഒന്നിനും? എത്ര നേരായി വിളിക്‌ക്‍ണൂ...?" കുഞ്ഞാങ്ങളയുടെ മോനോടുള്ള 'സോഫ്റ്റ്‌ കോര്‍ണര്‍ ' മൂലമാകണം ശകാരം നീട്ടാതെ, അമ്മ ചേച്ചിയുടെ നേരെ തിരിയും: "ചെല്ല്..ചെന്ന് വെളക്ക്‌ വയ്ക്ക്‌..എല്ലാരും കൈയും മുഖോം കഴുകി നാമം ജപിക്ക്" കാലത്ത്‌ ഞങ്ങളോടൊപ്പം ഭുവനേട്ടനും വരും സ്കൂളിലേക്ക്‌. ചേട്ടന്മാരുടെ കളിയാക്കലും തോണ്ടലും സഹിക്ക വയ്യാതെ പുസ്തകക്കെട്ടും ചോറ്റ്‌ പാത്രവും തൂക്കി നരേട്ടന്‍ ഓടും‍. "അമ്മായിഗുണ്ട്‌ ഉരുണ്ട് വരണേയ്‌...ജീവന്‍ വേണേ മാറിക്കോ.." എന്നാര്‍ത്തുകോണ്ട്‌ ചേട്ടന്മാര്‍ പിന്നാലെ. നാലടി പൊക്കവും സ്ഥൂലിച്ച ശരീരവുമുള്ള വല്യമ്മായിക്ക്‌, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണു രണ്ടാം കെട്ടുകാരന്‍ വല്യമ്മാനെ കിട്ടിയത്.‌ കുടുംബം, സ്വത്ത്‌, പ്രായം, രണ്ടാം കെട്ട്‌....ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി മുതലെടുത്ത് പാവം അമ്മാവനെ അമ്മായി തന്റെ സാമന്തനാക്കി. മൂത്ത മോന്‍ നാലാം ക്ലാസ്‌ പാസ്സായപ്പോള്‍ അവനേയും കൊണ്ട്‌ അമ്മായി തറവാട്ടിലെത്തി. "അവടട്‌ത്ത്‌ ഹൈസ്കൂളില്ല. പിന്നെ ഇവടെ കാര്യങ്ങള്‍ നോക്കാന്‍ ഒരാള് വേണ്ടേ?" ആര്‍ക്കും ശല്യമാകാതെ തെക്കിനിയില്‍ ഒതുങ്ങിക്കൂടി നരേട്ടന്‍ ‍. ശമ്പളമില്ലാതെ ഒരു വേലക്കാരനെ കിട്ടിയതില്‍ ഇളയമ്മമാര്‍ക്കും സന്തോഷം. പത്ത്‌ പാസ്സായപ്പോള്‍ ബോംബെയിലുള്ള അനിയന്റെ അടുത്തയക്കാനായിരുന്നു അമ്മായിയുടെ പ്ലാന്‍ ‍. 'കൊട്ടും പാട്ടും' പഠിച്ചാല്‍ എളുപ്പം ജോലി കിട്ടും എന്ന അനിയന്റെ അഭിപ്രായത്തെ മാനിച്ച്‌ നരേട്ടന്‍ ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട്‌ ഹാന്‍ഡും ടൈപ്‌ റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു. ജോലി കിട്ടി വര്‍ഷങ്ങള്‍ക്ക് ശേഷവും നാടോ വീടോ സന്ദര്‍ശിക്കാതെ, ഈവനിംഗ്‌ ക്ലാസുകളില്‍ പോയി പഠിച്ച് ഡിഗ്രി എടുത്ത്, നരേട്ടന്‍ ബോംബേ എ ജിസ് ഓഫീസില്‍ ഉദ്യോഗസ്ഥനായി. കാരുമാത്ര, വല്യമ്മായിയുടെ വീട്ടിനടുത്ത്‌ തന്നെയാണു കൊച്ചമ്മായിയുടേയും വീട്‌. പക്ഷെ അവര്‍ക്കിടയിലെന്നും തകര്‍ക്കപ്പെടാനാവാത്ത ഒരു 'ബെര്‍ലിന്‍ വാള്‍ ‍' നില കൊണ്ടിരുന്നു. കാണുമ്പോഴെക്കും ഓടി വരും, കൊച്ചമ്മായി. കെട്ടിപ്പിടിക്കും, നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ തിരക്കും, പിന്നെ പാല്‍ക്കാപ്പിയും പൂവടയും തന്ന് സത്കരിക്കും. കൂടെ വന്ന് വല്യമ്മായിയുടെ വീട്‌ ദൂരെ നിന്ന് കാട്ടിത്തന്ന് കൊച്ചമ്മായി തിരിച്ച് പോകും. പുല്ലാനിക്കാടുകളും തൊട്ടാവാടിക്കൂട്ടങ്ങളും കല്ലുവെട്ട്‌ മടയുമൊക്കെ നിറഞ്ഞ കുന്നിന്‍പുറത്ത്‌ കൂടെയുള്ള ആ നാട്ടുവഴി ഇന്നും എനിക്കപരിചിതമാണ്. കോലായിലെ ചാരുകസാലയില്‍ കണ്ണുകളടച്ച്‌ കിടപ്പുണ്ടാകും, പഞ്ഞി പോലെ നരച്ച മുടിയും നീണ്ട താടിരോമങ്ങളുമുള്ള വല്യമ്മാവന്‍. പാളവിശറി, വെറ്റിലച്ചെല്ലം, വെള്ളം നിറച്ച കിണ്ടി എന്നിവ കാണും കൈയെത്തും ദൂരത്ത്‌. "ആരാ?" വെയിലില്‍ നിന്നും ചാവടിയിലേക്ക്‌ കയറുന്ന രൂപവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ആ കണ്ണുകളൊന്ന് തിളങ്ങും. "വേലായീടെ മോനല്ലേ?" ഞാന്‍ തലയാട്ടും. വല്യമ്മായിയുടെ ഭാരിച്ച ശരീരമപ്പോള്‍ വാതില്‍ക്കലനങ്ങും. "എന്താടാ വിശേഷം‌?" കോമളഭാവങ്ങള്‍ വിരുന്ന് വരാത്ത മുഖത്ത്‌, പരിചിതത്വത്തിന്റെ ഒരു നിഴലാട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്‌, ഞാന്‍ വന്ന കാര്യം അവതരിപ്പിക്കും. "നീ കാലത്തേ അവള്‍ടട്‌ത്ത് എത്തി‌, അല്ലേ?" ഞളുങ്ങിയ ഒരു ചിരിയുമായി ഞാന്‍ നിന്ന് പരുങ്ങും‍. 'പാലില്ല, കട്ടനെടുക്കട്ടേ?" "വേണ്ടാ, വേഗം പോണം‍." "എന്നാ ശരി." അവര്‍ തിരിഞ്ഞ്‌ നടക്കും‍. യാത്ര പറയാന്‍ നോക്കുമ്പോള്‍ അമ്മാവന്റെ കസാല ശൂന്യമായിരിക്കും.പെണ്മക്കളാരെങ്കിലും അടുക്കളയില്‍ നിന്നെത്തി നോക്കി പിശുക്കി ഒരു പുഞ്ചിരി സമ്മാനിച്ചാലായി. തനയന്മാര്‍ പശുപാലകരായി പാടത്തോ പറമ്പിലോ കറങ്ങുന്നുണ്ടാവും. ഉദ്യോഗം തേടി ബോംബെയിലെത്തിയപ്പോള്‍ പരിചയക്കാരെയൊക്കെ ഒരു വട്ടമെങ്കിലും കാണാന്‍ ശ്രമിച്ചിരുന്നൂ, ഞാന്‍ ‍. പക്ഷേ എന്റെ മനസ്സിന്റെ ഡയറക്റ്ററിയില്‍ എവിടേയും നരേട്ടന്റെ പേര്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നില്ലല്ലോ! നരേട്ടന്‍ നാട്ടില്‍ പോയെന്നും വിവാഹിതനായെന്നുമുള്ള വാര്‍ത്തകള്‍ ‍,ചേച്ചിയുടെ കത്തുകളിലെ പഴുതാര പോലുള്ള വരികളില്‍ വികാരരഹിതമായി മരവിച്ച് കിടന്നു. ദുബായിലെത്തിയപ്പോള്‍ കത്തുകളുടെ എണ്ണം കുറഞ്ഞു, നാട്ട് വിശേഷങ്ങളും. അക്കാലത്ത്‌ ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള യാത്രകള്‍ വൃതാനുഷ്ടാനങ്ങളോടെ നടത്തുന്ന ശബരിമല തീര്‍ത്ഥാടനം പോലെ ദുഷ്കരവും പരിപാവനവുമായിരുന്നു.. വ്രതശുദ്ധി ബോധ്യപ്പെടുത്തി, 'അര്‍ബാബെന്ന പെരിയസ്വാമിയുടെ അനുഗ്രഹം ലീവാക്കി മാറ്റണം ആദ്യം. തലേന്ന് കൂട്ടുകാരുടെ വക ഗംഭീരമായ 'കെട്ടുമുറുക്കല്‍ ‍' ചടങ്ങ്, 'വിളക്കും പാട്ടും" അടക്കം. വ്രതമെടുക്കാത്ത അയ്യപ്പന്മാരുടെ 'നേര്‍ച്ചകള്‍ ‍'കൊണ്ട്‌ സമ്പന്നമായിരിക്കും 'ഇരുമുടിക്കെട്ട്‌". എക്സെസ്‌ ബാഗേജെന്ന പമ്പയില്‍ മുങ്ങി, എയര്‍ ഇന്ത്യയുടെ കരിമല കയറി, കസ്റ്റംസ് മാളികപ്പുറത്തമ്മയുടെ മുന്നില്‍ തേങ്ങ“യടിക്കുമ്പോഴേക്കും മനസ്സ് പല പല 'ദിവ്യ ദര്‍ശനങ്ങള്‍ ‍' നടത്തിയിരിക്കും. 'ഓള്‍ഡ്‌ ഗഡീസിനെ' സത്ക്കരിക്കണം, ബോംബേ തൊഴില്‍ ദാതാവ് പാലക്കാട് ദൊരൈസ്വാമി അയ്യരുടെ സുഖമില്ലാതെ കിടക്കുന്ന അമ്മ്യാരെ സന്ദര്‍ശിക്കണം എന്നീ ലക്ഷ്യങ്ങളോടെയാണു രണ്ട്‌ ദിവസത്തെ 'ബോംബെ ബ്രേക്‌' പ്ലാന്‍ ചെയ്തത്‌. ഹോട്ടലില്‍ നിന്നും മലബാര്‍ ഹില്ലിലെ പഴയ താവളത്തിലെത്തിയപ്പോള്‍ കാത്തിരിക്കുന്നു, ഒരു വിശിഷ്ടാതിഥി: നരേട്ടന്‍ ‍. "നീ വരുന്നെന്ന് ഞാനാ പറഞ്ഞേ": പഴയ സഹമുറിയന്‍ രാജേട്ടന്‍ അറിയിച്ചു. "ഹലൊ" ഒരു തണുത്ത ഷേയ്ക് ഹാന്‍ഡ്! അല്‍പം കൂടി തടിച്ചിട്ടുണ്ട്‌. വെളുത്ത മുഖത്തെ കരയന്‍ മീശ ആകര്‍ഷകമായി തോന്നി. ഔപചാരികത കലര്‍ന്ന, നിസ്സംഗമായ ചിരി. പിന്നെ നിശ്ശബ്ദത. പരസ്പരം നേരിടാതെ‌, മൂന്ന് ജോഡി കണ്ണുകള്‍ ‘ഗാരേജ്’ മുറിയിലങ്ങോളമിങ്ങോളം ഉഴറി. ഘനീഭവിച്ച അന്തരീക്ഷത്തെ ഒരു ചുടുനിശ്വാസത്താലലോസരപ്പെടുത്തി, നരേട്ടന്റെ ലോല സ്വരം:"നീ എഴുത്തൊക്കെ നിര്‍ത്തിയോ? പണ്ട്‌ ബോംബെ നാദത്തില്‍ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്‌." ഞാന്‍ ഹൃദയപൂര്‍വം ഒരു ചിരി സമ്മാനിച്ചു. ബാബുല്‍നാഥ്‌ കവലയില്‍ ‍, റോഡിലേക്ക്‌ വൃത്താകൃതിയിലിറങ്ങി നില്‍ക്കുന്ന റെസ്റ്റാറന്റില്‍ ‍, രാജേട്ടന്‍ മൂന്ന് ബോംബെ ബീറുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി‍. "ഞാന്‍ കഴിക്കാറില്യാ": നരേട്ടന്‍ വിമ്മിഷ്ടത്തോടെ തല ഒരു വശത്തേക്ക്‌ ചരിച്ചു. "സാരല്യടാ.." രാജേട്ടന്‍ പറഞ്ഞു: " നീലക്കുറിഞ്ഞി പൂക്കും പോലെ ഒരപൂര്‍വ സംഭവമല്ലേ നിങ്ങടെ ഒത്തുചേരല്‍?" "അതല്ല രാജാ, അവള്‍ തനിച്ചാ റൂമില്‍ ; മാത്രല്ലാ...", ഒരു കള്ളച്ചിരി മുഖത്ത്‌ പടര്‍ത്തി, നരേട്ടന്‍ പൂരിപ്പിച്ചു:" പറയാന്‍ മറന്നു, അവള്‍ പ്രെഗ്നന്റാ...." "കള്ള ഗുണ്ടപ്പാ, അപ്പോ ഒപ്പിച്ചു, അല്ലേ?" രാജേട്ടന്‍ ചാടിയെണീട്ട്‌ നരേട്ടനെ കെട്ടിപ്പിടിച്ചു. "കണ്‍ഗ്രാജുലേഷന്‍സ്‌" എന്നിട്ട്‌ കൗണ്ടറിലിരുന്ന പാര്‍സി ബാബയോട്‌ വിളിച്ച്‌ പറഞ്ഞൂ:" ഭയ്യാ, തീന്‍ ബൈദാ ആമ്ലേറ്റ്‌ ഭീ,..... ഡബിള്‍ ‍" "അഭിനന്ദനങ്ങള്‍ ‍":വീണ്ടുമൊരു ഷേക് ഹാന്‍ഡ്‍. കളവ്‌ മുതലോടെ പിടിക്കപ്പെട്ട കുട്ടിയുടെ പരുങ്ങലോടെ നരേട്ടന്‍ മൊഴിഞ്ഞൂ:"താങ്ക്സ്‌" പിന്നെ ചൗപ്പാട്ടിയില്‍ ചാഞ്ഞു കിടക്കുന്ന മരങ്ങങ്ങളുടെ നിഴലിലേക്ക്‌.. ബീറിന്റെ ലാഘവത്വം തലയില്‍ മാത്രമല്ല അന്തരീക്ഷത്തിലും പടര്‍ന്നതായി തോന്നി. കടലിന്റെ മണമുള്ള തണുത്ത കാറ്റ്‌ കുളിര് വിതച്ച്, കുസൃതിയോടെ ഞങ്ങല്‍ക്ക് ചുറ്റും ഓടിക്കളിച്ചു. നരിമാന്‍ പോയിന്റിലെ കൂറ്റന്‍ സൗധങ്ങളില്‍ അന്തി വിളക്ക്‌ തെളിഞ്ഞ്‌ തുടങ്ങി. മറുവശത്ത്‌ മലബാര്‍ ഹില്ലിന്റെ പാര്‍ശ്വത്തില്‍ "സെഞ്ച്വറി' പരസ്യത്തിലെ ഹെര്‍ക്കുലീസ്‌, ഭൂഗോളം ചുമലുകളിലുയര്‍ത്തി നിന്ന് കിതച്ചു. "എന്റെ അനിയനല്ലേടാ നീ? എന്നിട്ടെന്താ ഒരന്യനേപ്പോലെ..?" അരികിലേക്ക്‌ നീങ്ങിയിരുന്ന് തോളില്‍ കൈയിട്ടൂ, നരേട്ടന്‍ ‍. "അടുത്തിരുന്നിട്ടെന്താ കാര്യം, അല്ലേ? ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന്‍ ഗാപ്‌ തന്നെയുണ്ട്, രാജാ. കുഞ്ഞായിരുന്നപ്പോള്‍ എത്ര എടുത്ത്‌ നടന്നിട്ടുണ്ട്, ഞാനിവനെ. എന്നിട്ടും ഒരിക്കല്‍ പോലും നരേട്ടാ എന്ന് വിളിച്ചിട്ടുണ്ടോ? ഇല്ലാ, വിളിച്ചിരുന്നത് അമ്മായി ഗുണ്ട്‌ എന്നല്ലേ?" പൊള്ളയായ ഒരു ചിരിയോടെ, നരേട്ടന്‍ ഇരു കൈകളും മണലിലൂന്നി പിന്നിലേക്ക്‌ ചാഞ്ഞിരുന്നു‍. ആകാശത്തിന്റെ വടക്ക് കിഴക്കേ കോണില്‍ ഇനിയും ഉദിച്ചുയരാത്ത ഏതോ നക്ഷത്രത്തെ തേടുകയായിരുന്നു, ആ കണ്ണുകള്‍ ‍. വീണ്ടും: "ദാദ്രിദ്ര്യകുക്ഷികളാ ഞങ്ങള്‍ .അമ്മവീട്ടിലെ എച്ചില്‍ തിന്നു വളര്‍ന്ന പിച്ചക്കാര്‍ ‍! തറവാട്ടീന്ന് നെല്ല് വന്നില്ലെങ്കി അടുപ്പ്‌ പുകയില്ല.കൊച്ചമ്മാന്റെ മണിയോര്‍ഡര്‍ വൈകിയാ ഫീസും യൂണിഫോറവും മുടങ്ങും. ഓണവും വിഷുവുമൊക്കെ ഉണ്ടെന്ന് ഞാനറിഞ്ഞത്‌ തറവാട്ടില്‍ വന്നതിന് ശേഷമാണ്“ നനുത്ത ആ സ്വരം മുറിഞ്ഞു. "പോട്ടെ നരേട്ടാ, അതൊക്കെ കഴിഞ്ഞ കാലം:" ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. "ഇല്ലെടാ, നിനക്കറിയില്ലാ... ഒന്നും! തറവാടിന്റെ തെക്കിനിയില്‍ ‍, വക്കുകള്‍ കീറിയ തഴപ്പായും മുഷിഞ്ഞ് കൂറയായ തലയിണയും കുടിച്ച എന്റെ കണ്ണീരിന്റെ അളവ്‌....ഇടിയും മഴയുമുള്ള രാത്രികളില്‍ ‍, പേടിച്ച്‌, കണ്ണുകള്‍ ഇറുക്കിയടച്ച്‌ കിടക്കുമ്പോള്‍ ‍, പാളികളില്ലാത്ത ജനലിലൂടെ, പല്ലിളിച്ചെത്തുന്ന പ്രേതാത്മക്കളുടെ അട്ടഹാസങ്ങള്‍ ‍.... അമ്മായിമാര്‍ക്ക്‌ ഞാനൊരു വേലക്കാരനായിരുന്നു. സ്കൂളില്‍ പോകും മുന്‍പും വന്ന ശേഷവും ചെയ്യേണ്ട പണികളുടെ നീണ്ട ഒരു ലിസ്റ്റുണ്ട്.... പശു, മൂരികള്‍ ‍, തൊഴുത്ത്‌, വെള്ളം കോരല്‍ ‍, ഇസ്തിരിയിടല്‍ ‍, വിറക്‌ കീറല്‍ ‍, കടയില്‍ പോക്ക്‌....എന്തിന്, അമ്മായിമാര്‍ക്ക്‌ കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കുന്നത്‌ വരെ...അല്പമൊന്നമാന്തിച്ചാ അടി ഉറപ്പ്‌. ദാ, നോക്ക്‌; ഈ ചെവികള്‍ക്കിത്ര നീളം കൂടിയത്‌ അമ്മായിമാരുടെ കൈമിടുക്ക്‌ കൊണ്ടാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്വോ?" ചിരിക്കാനുള്ള ശ്രമത്തില്‍ നരേട്ടന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. "ഇഷ്ടമില്ലാക്കുട്ടി തൊട്ടതൊക്കെം കുറ്റം എന്നല്ലേ? സ്നേഹത്തോടെ 'നരാ' എന്നൊരു വിളി കേള്‍ക്കാന്‍ അന്നൊക്കെ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ട്‌. പിന്നെ സഹിക്കാന്‍ പരിശീലിപ്പിച്ചൂ, മനസ്സിനെ. പരിഹാസത്തിന്റേയും അപഹാസത്തിന്റേയും ഓരോ ചാട്ടുളിയും പെറുക്കിയെടുത്ത്, അടിച്ച്‌ പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചു വച്ചു." അറിഞ്ഞിട്ടും അറിയാത്ത, കണ്ടിട്ടും കാണാത്ത ആ പുതിയ നരേട്ടനെ ഞാന്‍ അത്ഭുതത്തോടെ നോക്കി. "വല്ലപ്പോഴുമൊന്ന് വീട്ടില്‍ പോയാലോ: ഇഹലോകബന്ധങ്ങളില്‍ നിന്ന് മുക്തി നേടിയ അച്ഛന്‍ ‍, കലിയുടെ ഉടവാളുമായി അമ്മ, ഇടയില്‍ അണയാനിടമില്ലാത്ത അഭയാര്‍ത്ഥികളായി കുറെ സഹജന്മങ്ങള്‍ ‍....." നിവര്‍ന്നിരുന്ന്, കൈകളിലും ഷര്‍ട്ടിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ , കാലപുസ്തകത്തിലെ ദ്രവിച്ച ഏടുകളെന്നോണം കുടഞ്ഞു കളഞ്ഞ് നരേട്ടന്‍ ചിരിച്ചു: "ഇതാ ഇന്ന് ഞാന്‍ സ്വന്തം കാലില്‍ . നല്ല ജോലി, നല്ല ശമ്പളം, സ്വന്തം ഫ്ലാറ്റ്‌, സ്നേഹം പങ്ക്‌ വയ്ക്കാന്‍ ഭാര്യ. ഒരച്ഛന്‍ കൂടിയായി ജീവിതചക്രം പൂര്‍ത്തിയാക്കാനിനി മാസങ്ങള്‍ മാത്രം ": അഭിമാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മധുരം പുരണ്ട വാക്കുകള്‍ പ്രതികാരസാഫല്യത്തിന്റെ മൂര്‍ച്ചയില്‍ ജ്വലിച്ചു.. ഇരുട്ടിന്റെ ആവരണമെടുത്തണിഞ്ഞ ചൗപ്പാട്ടി ബീച്ച്, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നോക്കി കണ്ണിറുക്കി, കാമാട്ടിപുരയിലെ വേശ്യയെപ്പോലെ വശ്യമായി ചിരിച്ചു. അങ്ങിങ്ങ്‌ മാത്രം മിന്നുന്ന വൈദ്യുത വിളക്കുകള്‍ ഇരുട്ടിനെ പ്രതിരോധിക്കാനാവാതെ ലജ്ജിച്ച് തലതാഴ്ത്തി. ചന, ഐസ്‌ ക്രീം ബലൂണ്‍ വാലകളും ‘തേല്‍ മാലീഷ്‌‘കാരും ശബ്ദമലിനീകരണം നടത്തി ചുറ്റും ഓടി നടന്നു. ."നരാ, പോണ്ടേ നമുക്ക്?", രാജേട്ടന്‍ ചോദിച്ചു. "പോവാം. അതിനു മുന്‍പ്‌ എനിക്കിവനോടൊരു കാര്യം പറയാനുണ്ട്‌." വീണ്ടും പൊള്ളച്ചിരി. "മനുഷ്യനെത്ര സ്വാര്‍ത്ഥന്‍ ‍, അല്ലേ രാജാ? വര്‍ഷങ്ങള്‍ക്ക്‌ ശേഷം കൂടിക്കാഴ്ചക്കെത്തുന്നത് സ്വന്തം കാണാന്‍. " എനിക്ക് നേരെ തിരിഞ്ഞ്‌, എന്നാല്‍ ദൃഷ്ടികള്‍ മുഖത്തുറപ്പിക്കാതെ നരേട്ടന്‍ തുടര്‍ന്നു: "നിനക്കറിയാല്ലോ നിന്റമ്മായീടെ സ്വഭാവം. അമ്മ നിശ്ചയിച്ചുറപ്പിച്ച പെണ്ണിനെ തഴഞ്ഞ്‌, സ്ത്രീധനം വാങ്ങാതേയാണ് ഞാന്‍ കല്യാണം കഴിച്ചത്‌. അതിന്റെ ശിക്ഷ എറ്റു വാങ്ങേണ്ടി വന്നത് എന്റെ പാവം പെണ്ണാണ്. സഹികെട്ടപ്പഴാ ഞാനവളെ ബോംബേക്ക്‌ കൊണ്ട്‌ വന്നത്‌. ആദ്യ പ്രസവം വീട്ടില്‍ ‍, സ്വന്തം അമ്മയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? പക്ഷെ അമ്മക്ക്‌ ഒരേ നിര്‍ബന്ധം, മൂത്ത മോന്റെ ആദ്യ കുഞ്ഞ് അമ്മയുടെ മടിയില്‍ വേണം പെറ്റ് വീഴാനെന്ന്. അടുത്ത മാസം നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇയര്‍ എന്‍ഡ്‌, ക്ലോസിംഗ്‌ ഒക്കെക്കാരണം അധികം ലീവെടുക്കാനാവില്ലെനിക്ക്‌. ഇവിടെയാണു നിന്റെ സഹായം വേണ്ടത്: എന്റമ്മക്ക്‌ ലോകത്ത്‌ ആരേയെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത്‌ നിന്റെ അച്ഛനെയാണെന്ന രഹസ്യം നിനക്കും അറിയാമല്ലോ? അതിനാല്‍ നാട്ടില്‍ ചെന്നാലുടന്‍ ‍,നിര്‍ബന്ധിച്ചാണെങ്കിലും, നീ അമ്മാവനേയും കൂട്ടി എന്റെ വീട്ടില്‍ പോകണം. നരന്റെ ഭാര്യേടെ ആദ്യ പ്രസവം അവള്‍ടെ വീട്ടില്‍ വച്ചായിക്കോട്ടെ എന്ന് അമ്മയെക്കൊണ്ട്‌ സമ്മതിപ്പിക്കണം." ചെയ്യാമെന്നേറ്റു, ഞാന്‍ ‍. റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കുമ്പോള്‍ നരേട്ടനെന്നെ ചേര്‍ത്തു പിടിച്ചൂ‍. പളപളാ തുളുമ്പുന്ന ആ ശരീരത്തില്‍ നിന്നും ചൂടുള്ള ഒര്‍ര്‍ജ്ജം എന്നിലേക്ക് പടരും പോലെ. മാസങ്ങള്‍ക്ക്‌ ശേഷം, ദുബായിലെ എന്റെ ഓഫീസിലേക്ക്‌ രാജേട്ടന്റെ കോള്‍.. "എന്താ രാജേട്ടാ, വിസ കിട്ടിയോ?“ രാജേട്ടനപ്പോള്‍ സൗദി വിസക്ക്‌ വേണ്ടി ശ്രമിച്ച്‌ കൊണ്ടിരിക്കയായിരുന്നു.‍ "ഒരു സാഡ്‌ ന്യൂസുണ്ടെടാ“: രാജേട്ടന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു: ‘നരേന്ദ്രന്‍ മരിച്ചു." "നരേട്ടന്‍ ‍‍?": ഉള്‍ക്കൊള്ളാനായില്ലെനിക്ക്‌. "അതെ, നരേട്ടന്‍ . ആത്മഹത്യയാ. തീവണ്ടിക്ക് മുന്‍പില്‍ ചാടി...." അത്രയേ രാജേട്ടനറിയുമായിരുന്നുള്ളൂ. കുവൈറ്റിലുള്ള ഇളയച്ഛനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല. നരേട്ടന്റെ ഭൗതികവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ നിയുക്തനാ‍യത് ഭുവനേട്ടനായിരുന്നു. ബോംബേക്ക്‌ തിരിക്കും മുന്‍പ്‌ വീട്ടിലെത്തിയ ഭുവനേട്ടന്‍ കളിക്കൂട്ടുകാരിയായ ചേച്ചിക്ക് മുന്‍പില്‍ മനസ്സ്‌ തുറന്നു. ഓഫീസ് സംബന്ധമായി അഹമ്മദാബാദിലേക്ക് പോയതായിരുന്നു‍, നരേട്ടന്‍. ദിവസങ്ങള്‍ക്ക്‌ ശേഷവും അവിടെ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നപ്പോള്‍ ഏജീസ് ഓഫീസുകാര്‍ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. നരേട്ടന്റെ വിവരണങ്ങളുമായി സാമ്യമുള്ള ഒരു 'ബോഡി' മോര്‍ഗിലുണ്ടെന്ന് ‘ലോണവാല‘ പോലീസാണറിയിച്ച്ത്‌. ഭുവനേട്ടനും സഹപ്രവര്‍ത്തകരും മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ശവസംസ്കാരം അവിടെ തന്നെ നടത്തി. ലോണവാലക്കടുത്ത ഖണ്ടാല സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായ ടിക്കറ്റ്‌ ക്ലെര്‍ക്കിന്റെ മൊഴിയനുസരിച്ച് "ഡെക്കാന്‍ ക്വിന്‍ 2123 ഡൗണ്‍ ‍" സ്റ്റേഷനിലേക്കടുത്തപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഒരു 'പാഗല്‍ ‍' ട്രെയിനു മുന്നിലേക്ക്‌ എടുത്ത് ചാടുകയായിരുന്നുവത്രേ. ‘ബോഡി'യോടൊപ്പം 'ഹാന്‍ഡ്‌ ഓവര്‍ ‍" ചെയ്ത സ്യൂട്ട്‌ കേയ്സില്‍ നിന്ന്, ആരേയും കാട്ടാതെ, ഭുവനേട്ടന്‍ എടുത്ത്‌ വച്ചിരുന്ന ചില കത്തുകള്‍ ചേച്ചിക്ക് വായിക്കാന്‍ കൊടുത്തു:. ഭാര്യയുടെ പരിദേവനങ്ങള്‍ ‍: ( 3 കത്തുകള്‍ ‍) ഭര്‍തൃഗൃഹത്തിലെ പീഡനാനുഭവങ്ങള്‍. അവസാന കത്തില്‍ ആത്മഹത്യാഭീഷണി! അമ്മയുടെ വീക്ഷണങ്ങള്‍ ‍: (2 ഇന്‍ലാന്‍ഡ്‌ ലറ്ററുകള്‍ ‍) ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റിയുള്ള സംശയങ്ങള്‍ . വിവാഹബന്ധം വേര്‍പേടുത്തണമെന്ന അന്ത്യശാസന! ഒരഭ്യദയകാംക്ഷിയുടെ സംശയങ്ങള്‍ ‍: (പോസ്റ്റ്‌ കാര്‍ഡ്‌) കുട്ടിയുടെ പൂച്ചക്കണ്ണ് കിട്ടിയത് ആരില്‍ നിന്നാണ്? സ്വന്തം അനിയന്‍ തന്നെയാണ് ഭാര്യയുടെ ജാരനെന്നറിയാമോ?
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പുതുക്കുളങ്ങര ജംഗ്ഷനിൽ പുതുതായി അനുവദിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം കെ എസ് ശബരീനാഥൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വച്ച് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം,ജില്ലാ പഞ്ചായത്ത് അംഗം വി ജുമോഹൻ,ബി.ബി.സുജാത, എസ് സുനിൽകുമാർ,കെ ജയകുമാർ,ഒസ്സൻ കുഞ്ഞ്,ഇ.ജയരാജ്, ഉമലയ്ക്കൽ ശേഖരൻ എൻ.ബാബു,ഉഴമലയ്ക്കൽ വേണുഗോപാൽ അനിൽ കുമാർ,കെ ജയകുമാർ,സപ്ലൈകോ എംഡി,തുടങ്ങിയവർ പങ്കെടുത്തു. Facebook Twitter Google+ Pinterest WhatsApp Previous articleകെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള പ്രധാന കവാടം കടക്കാൻ വള്ളം തുഴയണം ! Next articleപൂവച്ചൽ ഗവ.യു.പി.സ്‌കൂളിൽ വായനപക്ഷാചരണ സമാപനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും admin © error: Content is protected !! '); var formated_str = arr_splits[i].replace(/\surl\(\'(?!data\:)/gi, function regex_function(str) { return ' url(\'' + dir_path + '/' + str.replace(/url\(\'/gi, '').replace(/^\s+|\s+$/gm,''); }); splited_css += ""; } var td_theme_css = jQuery('link#td-theme-css'); if (td_theme_css.length) { td_theme_css.after(splited_css); } } }); } })();
കാർട്ടൂൺ മാസ്കുകൾ നിർമ്മിക്കുന്നതിനായി ഉപഭോക്താക്കൾക്കായി വികസിപ്പിച്ചെടുത്ത ഒരു പുതിയ തരം ഉപകരണമാണ് ഫുൾ ഓട്ടോമാറ്റിക് ചിൽഡ്രൻസ് മാസ്ക് ഓൾ ഇൻ വൺ മെഷീൻ.ഇത് 1 ~ 4 ലെയറുകൾ പിപി സ്പൺബോണ്ടഡ് നോൺ-നെയ്ത തുണി, സജീവമാക്കിയ കാർബൺ, ഫിൽട്രേഷൻ മെറ്റീരിയലുകൾ എന്നിവ തീറ്റ വസ്തുക്കളായി ഉപയോഗിക്കുന്നു.അൾട്രാസോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാസ്‌ക് നിർമ്മിച്ചിരിക്കുന്നത്.മാസ്കിന് വ്യക്തമായ എംബോസിംഗ്, ശക്തമായ വെൽഡിംഗ്, ഫാസ്റ്റ് സ്പീഡ് എന്നിവയുണ്ട്, അത് ഉൽപ്പന്ന പ്രകടനത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നു.മാസ്കിന്റെ രൂപകൽപ്പന യൂറോപ്യൻ, അമേരിക്കൻ ടെസ്റ്റിംഗ് മാനദണ്ഡങ്ങളുമായി കർശനമായി പൊരുത്തപ്പെടുന്നു, കൂടാതെ പൂർണ്ണമായും യാന്ത്രിക പ്രവർത്തനവുമാണ്.മുഴുവൻ മെഷീനും മെറ്റീരിയൽ ഫ്രെയിം, ഫോർമിംഗ്, വെൽഡിംഗ് ലഗ്, ഫോൾഡിംഗ് വെൽഡിംഗ്, മറ്റ് ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.ഓട്ടോമാറ്റിക് കുട്ടികളുടെ മാസ്ക് മെഷീന് ഡിസ്പോസിബിൾ ഫ്ലാറ്റ് മാസ്കുകൾ മാത്രമേ നിർമ്മിക്കാൻ കഴിയൂ, എന്നാൽ N95, സ്റ്റീരിയോ മാസ്കുകൾ എന്നിവ നിർമ്മിക്കാൻ കഴിയില്ല. ഈ ഉപകരണം നിർമ്മിക്കുന്ന മാസ്ക് അണുവിമുക്തമാക്കുന്നിടത്തോളം കാലം ശസ്ത്രക്രിയാ മാസ്കായി ഉപയോഗിക്കാം.ഈ യന്ത്രം PLC നിയന്ത്രണം സ്വീകരിക്കുന്നു.പ്രധാന കൺവെയർ ബെൽറ്റ് സിംഗിൾ-ഫേസ് മോട്ടോർ വഴിയാണ് കൊണ്ടുപോകുന്നത്, സ്റ്റെപ്പിംഗ് മോട്ടോർ തിരിയുന്നു, ട്രാൻസ്മിഷൻ കൃത്യമാണ്, നിയന്ത്രണം സ്ഥിരമാണ്, വേഗത ക്രമീകരിക്കാവുന്നതുമാണ്. 1, മെഷീൻ അൾട്രാസോണിക്, കട്ടർ, വെൽഡിംഗ് വീൽ എന്നിവ സ്വീകരിക്കുന്നു, കൂടാതെ മുഴുവൻ മെഷീനും മികച്ച പ്രകടനമുണ്ട്. 2, ഡിസൈൻ ആശയം പക്വതയുള്ളതാണ്, ബട്ടർഫ്ലൈ ആകൃതിയിലുള്ള സപ്പോർട്ട് മാസ്ക് ബോഡി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ആവശ്യങ്ങൾ നിറവേറ്റാൻ ഇതിന് കഴിയും. 3, ഉൽപ്പാദിപ്പിക്കുന്ന പൂർത്തിയായ ഉൽപ്പന്നത്തിന് വ്യക്തമായ എംബോസിംഗ്, ഇരട്ട, പരന്ന പ്രതലവും മിനുസമാർന്ന കട്ടിംഗും ഉണ്ടായിരിക്കണം. 4, ഉപകരണങ്ങൾ സുസ്ഥിരമായും തുടർച്ചയായും ദീർഘകാലം പ്രവർത്തിക്കുന്നു, കൂടാതെ ഉൽപ്പന്ന യോഗ്യതാ നിരക്ക് 98% ൽ എത്തുന്നു. 5, ഉപകരണങ്ങൾ പൂർണ്ണമായും യാന്ത്രിക നിയന്ത്രണമാണ്, സുഗമമായ പ്രവർത്തനവും സുസ്ഥിരമായ ഉൽപ്പാദനവും മനുഷ്യ സഹായത്തിന്റെ ആവശ്യമില്ല. 6, ലളിതമായ പ്രവർത്തനം, ഫോട്ടോ ഇലക്ട്രിക് ഡിറ്റക്ഷൻ. 7, യുക്തിസഹമായ ഡിസൈൻ, മാനുഷികവൽക്കരണം, കുറഞ്ഞ സ്ഥല അധിനിവേശം, വിശ്വാസ്യത, ഈട്. 8, ഉപഭോക്തൃ ആവശ്യകതകൾക്കും കമ്പനി ലോഗോയ്ക്കും അനുസൃതമായി ഇഷ്‌ടാനുസൃതമാക്കിയ പ്രോസസ്സ് ഫ്ലോ. ഈ യന്ത്രം ഓട്ടോമാറ്റിക് ഫീഡിംഗ്, അൾട്രാസോണിക് വെൽഡിങ്ങ് എന്നിവയുൾപ്പെടെ ഫോൾഡിംഗ് മാസ്കുകൾ നിർമ്മിക്കുന്നതിനുള്ള പൂർണ്ണമായും ഓട്ടോമേറ്റഡ് മെഷീനാണ്.ഓട്ടോമാറ്റിക് ഹാഫ് ഫോൾഡിംഗ്, അൾട്രാസോണിക് വെൽഡിംഗ് അടിഭാഗം, ഓട്ടോമാറ്റിക് കട്ട് ഔട്ട്, ഓട്ടോമാറ്റിക് മാലിന്യം നീക്കം ചെയ്യൽ, ഓട്ടോമാറ്റിക് കൗണ്ടിംഗ് മുതലായവ. മുഴുവൻ മെഷീനും പ്രവർത്തിപ്പിക്കാനും പൂർത്തിയായ ഉൽപ്പന്നം ശേഖരിക്കാനും ഒരാൾ മാത്രം മതി. സവിശേഷതകൾ 1. ഓട്ടോമാറ്റിക് പ്രവർത്തനം ലളിതവും കാര്യക്ഷമവുമാണ്. 2. പ്രോഗ്രാം കമ്പ്യൂട്ടർ നിയന്ത്രണം, ഫോട്ടോ ഇലക്ട്രിക് ഡിറ്റക്ഷൻ ഉപകരണം, ഉയർന്ന വിശ്വാസ്യത, സ്ഥിരതയുള്ള പ്രകടനം 3. അൾട്രാസോണിക് വെൽഡിംഗ് സമയവും പരിശ്രമവും ലാഭിക്കുന്നു, കൂടാതെ പരിസ്ഥിതി സൗഹൃദവുമാണ്. 4. തെറ്റ് സ്വയം രോഗനിർണ്ണയ പ്രവർത്തനം, തകരാർ ഡിസ്പ്ലേ ഒറ്റനോട്ടത്തിൽ വ്യക്തമാണ്. 5. മുഴുവൻ മെഷീനിലും ഭൂരിഭാഗവും അലുമിനിയം അലോയ് ഘടന, ഉയർന്ന ശക്തി, മനോഹരമായ രൂപം, തുരുമ്പെടുക്കാൻ എളുപ്പമല്ല വിശദാംശങ്ങള് കാണിക്കുക: ഫാബ്രിക് വെൽഡിംഗ് ഇയർബാൻഡ് വെൽഡിംഗ് മാസ്ക് ഫോൾഡിംഗ് പൂർത്തിയായ ഉൽപ്പന്ന ഡെലിവറി യഥാർത്ഥ ഷോട്ട് മാതൃക: മുമ്പത്തെ: ഉയർന്ന പ്രകടനമുള്ള പ്രിന്റ് ഫെയ്സ് മാസ്ക് മെഷീൻ - ഇലാസ്റ്റിക് തുണി ഇയർ സ്ട്രാപ്പ് ഓട്ടോമാറ്റിക് ഫോൾഡിംഗ് മാസ്ക് മെഷീൻ - യിസൈറ്റ് അടുത്തത്: KN95 ഓട്ടോമാറ്റിക് ഹെഡ്-മൌണ്ട് മാസ്ക് മെഷീൻ കുട്ടികളുടെ മാസ്ക് മെഷീൻ നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയയ്ക്കുക ഉൽപ്പന്ന വിഭാഗങ്ങൾ KN95 ഓട്ടോമാറ്റിക് ഹെഡ്-മൌണ്ട് മാസ്ക് മെഷീൻ KN95 ഓട്ടോമാറ്റിക് ഫോൾഡിംഗ് മാസ്ക് മെഷീൻ ഇലാസ്റ്റിക് തുണി ഇയർ സ്ട്രാപ്പ് ഓട്ടോമാറ്റിക് ഫോൾഡിംഗ് മാസ്ക് ... ഉൽപ്പന്നങ്ങൾ KN95 ഫോൾഡിംഗ് മാസ്ക് മെഷീൻ കപ്പ് മാസ്ക് മെഷീൻ ഫ്ലാറ്റ് മാസ്ക് മെഷീൻ ഡക്ക്ബിൽ മാസ്ക് മെഷീൻ മത്സ്യത്തിന്റെ ആകൃതിയിലുള്ള മാസ്ക് യന്ത്രം ഞങ്ങളേക്കുറിച്ച് ഞങ്ങളെ സമീപിക്കുക ഞങ്ങളേക്കുറിച്ച് അന്വേഷണം ഞങ്ങളുടെ ഉൽപ്പന്നങ്ങളെ കുറിച്ചോ വിലനിലവാരം നൽകുന്നതിനെ കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
ഗൂഗിൾ പ്ലേയിൽ 4.99 ഡോളറാണ് ചെലവ്. എന്നിരുന്നാലും, ഈ ലേഖനത്തിന് താഴെയുള്ള ലിങ്കുകളിലൂടെ നിങ്ങൾക്ക് ഈ ഗെയിമിന്റെ APK, OBB ഫയലുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും. There Is No Game: Wrong Dimension എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക There Is No Game: Wrong Dimension ഒരു രസകരമായ, പോയിന്റ് & ക്ലിക്ക് സ്റ്റൈൽ സാഹസിക ഗെയിമാണ്. ഈ ഗെയിം ഒരു ഗെയിം അല്ലെന്ന് ഡെവലപ്പർ ഊന്നിപ്പറയുന്നു, പക്ഷേ പ്ലേയർ കളിക്കാനും പര്യവേക്ഷണം ചെയ്യാനും എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുന്നു. There Is No Game: Wrong Dimension ഗെയിമിന്റെ വശം തികച്ചും പുതിയതും അല്പം അസാധാരണവുമാണെങ്കിലും ധാരാളം സ്നേഹം ലഭിച്ചു. മേൽപ്പറഞ്ഞ കാരണങ്ങളാൽ, There Is No Game: Wrong Dimension Microsoft Windows, MacOS, Android എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗൂഗിൾ പ്ലേയിലും പല രാജ്യങ്ങളിലും 4.99 ഡോളറിന് ഗെയിം ലഭ്യമാണ്. ഇതൊരു കളിയല്ല. ഇത് ഒരു ഗെയിം അല്ലെന്ന് ഡെവലപ്പർ ശഠിക്കുന്നു, അവർ അത് നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ കളിക്കാരെ സംബന്ധിച്ചിടത്തോളം, മറുവശത്ത്, ഈ ഗെയിമിൽ നിങ്ങൾക്ക് കളിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. അതിനാൽ, ഒരു കളിക്കാരൻ ഈ ഗെയിമിൽ ചെയ്യാൻ പോകുന്നത് എന്തെങ്കിലും സംഭവിക്കുന്നതുവരെ എല്ലാം തിരയുകയും ക്ലിക്കുചെയ്യുകയുമാണ്. അത് There Is No Game: Wrong Dimension ന്റെ ആദ്യ കാഴ്ചയാണ്, വളരെ വിചിത്രമായ ഒരു ഗെയിം. ആദ്യ തലങ്ങൾ കടന്നുപോകുമ്പോൾ, ഗെയിം പുരോഗമിക്കുന്നു, നിങ്ങൾക്കുള്ള വെല്ലുവിളികൾ ക്രമേണ പ്രത്യക്ഷപ്പെടുന്നു. ആദ്യം നിങ്ങൾ മിസ്റ്റർ ഗ്ലിച്ചിനെ കണ്ടുമുട്ടും – വില്ലൻ വളരെ ക്രൂരമായ ഒരു പദ്ധതി വഹിക്കുന്നു. നിങ്ങളും നിങ്ങളുടെ കുടുംബവും ജീവിക്കുന്ന “ഹരിത” ലോകത്തെ നശിപ്പിക്കാനുള്ള പദ്ധതി എളുപ്പത്തിൽ നടപ്പിലാക്കാൻ അവൻ നിങ്ങളെ മറ്റൊരു ലോകത്തിൽ തടവിലാക്കിയിരിക്കുന്നു. ഒരുപക്ഷേ, ഡെവലപ്പർ പറഞ്ഞത് ശരിയായിരിക്കാം. ഇത് ശരിക്കും ഒരു ഗെയിം അല്ല, യഥാർത്ഥ ലോകത്തിലെ നിങ്ങളുടെ സുഹൃത്തുക്കളെ രക്ഷിക്കാൻ ഒരു രക്ഷപ്പെടൽ കണ്ടെത്താനുള്ള ഒരു യാത്രയാണിത്. യഥാർത്ഥ ലോകത്തേക്ക് മടങ്ങാൻ കഠിനമായ പസിലുകൾ പരിഹരിക്കുക ഈ ഗെയിം കളിക്കുമ്പോൾ, ഈ ഗെയിമിന് ഒരു സ്കെച്ചി ഉള്ളടക്കമുണ്ടെന്നും ഒരു പൂർണ്ണമായ സ്റ്റോറിലൈൻ പോലും ഇല്ലെന്നും നിങ്ങൾക്ക് തോന്നും. നിങ്ങൾക്കറിയാവുന്നത് ശൂന്യമായ സ്ഥലമുള്ള “ഇത് ഒരു ഗെയിം അല്ല” എന്ന് ഊന്നിപ്പറയുന്ന ടെക്സ്റ്റിന്റെ വരികൾ മാത്രമാണ്. പക്ഷേ, അത് സത്യമല്ല. There Is No Game: Wrong Dimension ലെവലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ വസ്തുക്കൾ കണ്ടെത്തുകയും പസിലുകൾ പരിഹരിക്കുന്നതിന് അവയുമായി ഇടപഴകുകയും അടുത്ത ഘട്ടത്തിലേക്ക് പോകുകയും വേണം. ആ യാത്രയിൽ, നിങ്ങൾ രസകരമായ നിരവധി സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രധാന കഥാപാത്രമായ മിസ്റ്റർ ഗ്ലിച്ച്, പ്രൊഫസർ ലെയ്റ്റൺ, ഡെവലപ്പർ ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില കഥാപാത്രങ്ങൾ. അവർ ചാറ്റ് ചെയ്യും, നിങ്ങളുമായി സംവദിക്കും, ക്രിയേറ്റീവ് ക്വിസുകൾ സൃഷ്ടിക്കും. അതിനർത്ഥം, അവ പരിഹരിക്കാൻ നിങ്ങൾ സമയവും “ബുദ്ധിശക്തിയും” ചെലവഴിക്കും. There Is No Game: Wrong Dimension നിങ്ങൾ കേൾക്കുന്ന ടെക്സ്റ്റ്, മാപ്പ് ഒബ്ജക്റ്റുകൾ അല്ലെങ്കിൽ സംഗീതം എന്നിവയിലൂടെ നിർദ്ദേശങ്ങൾ നൽകുന്നു. എന്നാൽ, അവരെ തിരിച്ചറിയാൻ പര്യാപ്തമായ സൂക്ഷ്മതയാണോ നിങ്ങൾ? ഗെയിമിൽ നിങ്ങൾക്ക് പര്യവേക്ഷണം ചെയ്യാൻ നിരവധി മിനി ഗെയിമുകളുണ്ട് ഒരുപക്ഷേ, ഡെവലപ്പർ There Is No Game: Wrong Dimension ഒരു ഗെയിം അല്ല എന്ന് കരുതുന്നു, കാരണം അവയിൽ ധാരാളം മറ്റ് മിനി ഗെയിമുകൾ അടങ്ങിയിരിക്കുന്നു. അതിനർത്ഥം ഗെയിം പസിൽ ഘടകങ്ങളെക്കുറിച്ചു മാത്രമല്ല. There Is No Game: Wrong Dimension-ൽ, വ്യത്യസ്ത മാനങ്ങളിലേക്ക് എടുക്കുമ്പോൾ പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഒരു തലത്തിൽ, നിങ്ങൾ ഒരു പ്രത്യേക കഥാപാത്രത്തിന്റെ പങ്ക് വഹിക്കും, പരിസ്ഥിതി പര്യവേക്ഷണം ചെയ്യും, ലെജൻഡ് ഓഫ് സെൽഡ പോലുള്ള രാക്ഷസന്മാരെ നേരിടും, സൂചനകൾ കണ്ടെത്താൻ ഷെർലക് ഹോംസിന്റെയും ജോൺ വാട്സന്റെയും സംഭാഷണത്തിൽ പങ്കെടുക്കും, … മിസ്റ്റർ ഗ്ലിച്ചിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ നിങ്ങൾ എല്ലാം ചെയ്യേണ്ടിവരുമെന്ന് ഇതെല്ലാം ഒരിക്കൽ കൂടി സ്ഥിരീകരിക്കുന്നു. Android-നായി There Is No Game: Wrong Dimension APK ഡൗൺലോഡ് ചെയ്യുക പൊതുവേ, തെറ്റായ അളവ് ഉള്ളടക്കം, അനുഭവം, രസകരമായ ഗ്രാഫിക്സ് എന്നിവ ഉൾപ്പെടെ ശ്രദ്ധാപൂർവ്വം നിക്ഷേപിച്ച ഗെയിമാണ്. പല കളിക്കാരും ഗെയിം അവസാനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിന്റെ കാര്യമോ? ഗെയിം ഇവിടെ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്വന്തം അനുഭവം ആരംഭിക്കുക. There Is No Game: Wrong Dimension ൽ കളിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലെങ്കിലും, നിങ്ങൾ അത് ഇഷ്ടപ്പെടുമെന്ന് ഞാൻ പന്തയം വയ്ക്കുന്നു! അഭിപ്രായങ്ങൾ തുറക്കുക Kingdom Wars Unlimited Money Size: 50 MB Rating: 4.5 Install: 2064 Type: Game Mod Cell Expansion Wars Unlimited Money Size: 26 MB Rating: 4.3 Install: 14704 Type: Game Mod Tiny Room Stories: Town Mystery Unlocked All Size: 187 MB Rating: 4.3 Install: 366 Type: Game Mod Pumped BMX 3 Size: 58 MB Rating: 4.3 Install: 116 Type: Game Ori Draw Climber Unlimited Money, No Ads Size: 69 MB Rating: 4.9 Install: 1951 Type: Game Mod Cat Quest Size: 92 MB Rating: 4.6 Install: 35 Type: Game Ori About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ അടക്കം രണ്ട് പേര്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് യുവാവിനെ സഹോദരി വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. Asianet Malayalam Hyderabad, First Published May 6, 2022, 11:15 PM IST ബെംഗ്ലൂരു: ഹൈദരാബാദ് ദുരഭിമാന കൊല സംബന്ധിച്ച് തെലങ്കാന ഗവർണർ തമിഴസൈ സൗന്ദരരാജൻ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. പട്ടിക ജാതി കമ്മീഷൻ തെലങ്കാന സർക്കാരിനോട് വിശദീകരണം തേടി. അതേസമയം, സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ അടക്കം രണ്ട് പേര്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് യുവാവിനെ സഹോദരി വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. പൊതുമധ്യത്തില്‍ വെട്ടികൊലപ്പെടുത്തിയിട്ടും ആരും സഹായത്തിന് എത്തിയില്ലെന്ന് യുവതി പ്രതികരിച്ചു. മനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങളാണ് സരോനഗറില്‍ നിന്ന് പുറത്ത് വരുന്നത്. പൊതുമധ്യത്തില്‍ സ്കൂട്ടറില്‍ നിന്ന് പിടിച്ചിറക്കി നാഗരാജിനെ ഇരുപത് മിനിറ്റോളം സംഘം മാറി മാറി വെട്ടി. ഭാര്യ സയ്ദ് സുല്‍ത്താന കാലില്‍ വീണ് അപേക്ഷിച്ചിട്ടും അക്രമികള്‍ പിന്‍മാറിയില്ല. വടിവാളുമായി സുല്‍ത്താനയുടെ സഹോദരനും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. കൊലപാതകം ഫോണില്‍ ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലായിരുന്നു പൊതുജനം. ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുല്‍ത്താന കരഞ്ഞ് പറഞ്ഞിട്ടും ആരും തയാറായില്ല. 45 മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ജനങ്ങള്‍ ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ നാഗരാജിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നു. ബുധനാഴ്ച രാത്രിയാണ് സുല്‍ത്താനയ്ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന നാഗരാജിനെ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയത്. സംഭവ ശേഷം ഒളിവിലായിരുന്ന സുല്‍ത്താനയുടെ സഹോദരന്‍ സയ്ദ് അഹമ്മദ്, ബന്ധു മസൂദ് അഹമ്മദ് എന്നിവര്‍ കൂടി പിടിയിലായി. ഇതോടെ, സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. സുല്‍ത്താനയുടെ വീട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ വിശാഖപട്ടണത്ത് മാറി താമസിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാഗരാജിന്‍റെ വീട്ടിലേക്ക് മടങ്ങിവന്നത്. Also Read: ഹൈദരബാദിൽ ഇതര മതസ്ഥയായ യുവതിയെ വിവാഹം ചെയ്ത യുവാവിനെ കുത്തിക്കൊന്നു -വീഡിയോ Last Updated May 6, 2022, 11:15 PM IST Interfaith couple Telangana interfaith marriage Follow Us: Download App: RELATED STORIES പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു, വനത്തിനുള്ളില്‍ തെരച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു, കുറ്റബോധമില്ലാതെ തിരിച്ചിറങ്ങി; കുറ്റസമ്മതം നടത്തി പ്രതി 'സംഭവമറിഞ്ഞപ്പോൾ ഞെട്ടി, ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലുണ്ടെന്ന് അറിഞ്ഞില്ല'; വെളിപ്പെടുത്തി അഫ്താബിന്റെ കാമുകി വിവാഹ സദ്യയിലെ വിഭവങ്ങളില്‍ കഞ്ചാവ് കലര്‍ത്തി; വധുവിനും കാറ്ററിംഗ് സര്‍വ്വീസ് ഉടമയ്ക്കെതിരെയും കേസ് മൂകയും ബധിരയുമായ 15 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് LATEST NEWS വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; റിംപോച്ചയുടെ പുനര്‍ജന്മത്തെ കണ്ടെത്തിയതായി തിബറ്റന്‍ ബുദ്ധ സന്യാസിമാര്‍ തെലങ്കാന ഓപ്പറേഷൻ താമര കേസ്: തുഷാർ വെള്ളാപ്പള്ളിക്ക് താൽകാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞു ഓൺലൈനായി ഗാർഹിക ജോലിക്കാരുടെ സ്‍പോൺസർഷിപ്പ് മാറ്റാൻ ഈ വ്യവസ്ഥകൾ പാലിക്കണം ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ല 'കംപ്ലീറ്റ് സ്ട്രൈക്കര്‍, ദ ഫിനമിന'; കുപ്പായത്തിന്‍റെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല
രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ബിജെപിക്ക് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ; 2016-ല്‍. അത്തവണയും ജയിച്ചതാകട്ടെ ഒരു സീറ്റില്‍ മാത്രം; തിരുവനന്തപുരത്തെ നേമത്ത്. ഇതിനു മുന്‍പ് കപ്പിനും ചുണ്ടിനുമിടയില്‍ ബിജെപിക്ക് വിജയം നഷ്ടമായ സന്ദര്‍ഭങ്ങളുണ്ട്. അതിനാല്‍ നേമത്തെ വിജയം പാര്‍ട്ടിക്ക് വിലപ്പെട്ടതായിരുന്നു. പക്ഷേ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളിലെ ഒന്നര ഡസനോളം വരുന്ന പാര്‍ട്ടികളോട് പൊരുതി നേടിയ ഈ വിജയത്തെ ബിജെപിയുടെ എതിരാളികള്‍ നിസ്സാരവല്‍ക്കരിച്ചു- 140 മണ്ഡലങ്ങളില്‍ ഒരേയൊരെണ്ണം! ഇപ്പോഴത്തെ നിയമസഭാതെരഞ്ഞെടുപ്പില്‍ ആ ഒരു സീറ്റിലും ബിജെപി പരാജയപ്പെട്ടപ്പോള്‍ പ്രതികരണം തികച്ചും വ്യത്യസ്തം. ബിജെപിക്ക് കനത്ത നഷ്ടം! പാര്‍ട്ടി പാടെ തകര്‍ന്നിരിക്കുന്നു!! പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു!!! രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആഹ്ലാദം അടക്കാനാവുന്നില്ല. ഒരൊറ്റ സീറ്റില്‍പ്പോലും ബിജെപി ജയിക്കുന്നതിനെ വലിയ ഭയത്തോടെയാണ് ഇക്കൂട്ടര്‍ കാണുന്നതെന്നല്ലേ ഇതിനര്‍ത്ഥം. ബിജെപി മുന്നേറിയാല്‍ തങ്ങളുടെ ‘ഉരുക്കുകോട്ടകള്‍’ ഭദ്രമല്ലെന്ന് ഇവര്‍ക്ക് നന്നായറിയാം. ശരിയാണ്, നേമത്തു മാത്രമല്ല മറ്റു ചില മണ്ഡലങ്ങളിലും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. രണ്ടാമതെത്തിയ ഒന്‍പത് മണ്ഡലങ്ങള്‍ ബിജെപിയുടെ വിപുലമായ ജയസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ബിജെപിക്ക് അഭിമാനിക്കാനാവുമോ? ഇല്ലെന്നു തന്നെയാണ് ലളിതമായ ഉത്തരം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കരുത്തും ദൗര്‍ബല്യവും കണക്കാക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെയാണ്. വിജയത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തൃപ്തിപ്പെടാനാവില്ല. ഏത് കുത്സിത മാര്‍ഗത്തിലൂടെയും വിജയിക്കണമെന്നല്ല ഇതിനര്‍ത്ഥം. ബിജെപിയെ സംബന്ധിച്ചാവുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിന്റെ കാര്യമെടുത്താല്‍ വിജയിക്കാനുള്ള വഴി ബിജെപിക്ക് തുറന്നുതന്നെ കിടപ്പുണ്ട്. ഇതിന് ആദ്യം വേണ്ടത് വിജയത്തെ വിജയമായും പരാജയത്തെ പരാജയമായും കാണാന്‍ ശീലിക്കുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്ന പക്ഷം വോട്ടിങ് ശതമാനം എത്ര അധികമാണെങ്കിലും അത് വിജയത്തിന് ബദലാവില്ല. ഒരു തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ടിങ് ശതമാനം ഒരു പാര്‍ട്ടിക്കും എക്കാലത്തേക്കുമുള്ള സ്ഥിരനിക്ഷേപങ്ങളല്ല. തെരഞ്ഞെടുപ്പുകള്‍ തോറും അത് മാറിക്കൊണ്ടിരിക്കുമെന്ന സാമാന്യതത്വം ഉള്‍ക്കൊള്ളണം. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് ഗുണകരമാവുമെന്നു തോന്നുന്ന ചില ചിന്തകള്‍ മുന്നോട്ടുവയ്ക്കുകയാണ്. എന്തു ചെയ്യണം, എന്തു പാടില്ല എന്നതരത്തിലുള്ള വിധി തീര്‍പ്പുകളായി ഈ ലേഖനത്തെ കാണരുതെന്ന് അപേക്ഷ. ആശയാദര്‍ശങ്ങള്‍, നേതാക്കള്‍, പാര്‍ട്ടി എന്ന രീതിയില്‍ ശരിയായൊരു ക്രമം ബിജെപിയില്‍ വികസിച്ചുവരണം. സവിശേഷമായ കഴിവുകളുള്ള ‘ലീഡേഴ്‌സ്’ ഉള്ളപ്പോള്‍തന്നെ ‘ലീഡര്‍ഷിപ്പ്’ എന്ന ‘കളക്ടീവ് എന്റിറ്റി’ ഉയര്‍ന്നുവരണം. പാര്‍ട്ടിയുടെ ആശയങ്ങളെക്കുറിച്ചും സംഘടനാചരിത്രത്തെക്കുറിച്ചും നേതൃപാരമ്പര്യത്തെക്കുറിച്ചും അവബോധമുള്ളവരായി ഭാരവാഹികളെ മാറ്റിയെടുക്കാനുള്ള പരിപാടികള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാവണം. സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ പ്രസ്തുത വിഷയങ്ങളെക്കുറിച്ചുള്ള അറിവുകള്‍ക്കുപുറമെ പാര്‍ട്ടിയുടെ ചരിത്രത്തെക്കുറിച്ച് മതിയായ ധാരണയുള്ളവരും, അതില്‍ അഭിമാനിക്കുന്നവരുമാകണം. ഇവയൊക്കെ യുക്തിസഹമായി അവതരിപ്പിച്ച് എതിരാളികളില്‍പ്പോലും മതിപ്പുളവാക്കാന്‍ കഴിയണം. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഒറ്റപ്പെടുകയോ ശോഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ പരിക്കേല്‍ക്കുന്നത് പാര്‍ട്ടിക്കാണെന്ന തിരിച്ചറിവുണ്ടാകണം. ഭാരവാഹികളും നേതാക്കളും രാഷ്ട്രീയ വിദ്യാഭ്യാസം സ്വയം നേടണം. സോഷ്യല്‍മീഡിയ വഴി ലഭിക്കുന്ന വിവരങ്ങള്‍ സ്വാധ്യായത്തിന് പകരം നില്‍ക്കില്ല. അതേസമയം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോലുള്ള കാര്യങ്ങളില്‍ പുത്തന്‍ വിവരസാങ്കേതിക വിദ്യകളെയും വാര്‍ത്താവിനിമയ സംവിധാനങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കാനും കഴിയണം. ഇതോടൊപ്പം, സമൂഹ മാധ്യമങ്ങള്‍ക്കപ്പുറം ഒരു ലോകമുണ്ടെന്നും അവിടെ പരിഹരിക്കപ്പെടേണ്ടതായ ജനങ്ങളുടെ പ്രശ്‌നങ്ങളുണ്ടെന്നും ബോധ്യമുള്ളവരായിരിക്കണം ഭാരവാഹികള്‍. മുന്നണി രാഷ്ട്രീയമാണ് കേരളത്തിന്റെ യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം ബിജെപി പൂര്‍ണമായും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ബിജെപിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സമീപകാലത്തു മാത്രമാണ് പാര്‍ട്ടി മുന്നണിയായി മത്സരിക്കാന്‍ തുടങ്ങിയത്. അതിനു മുന്‍പ് ഒറ്റയ്ക്ക് വളരുന്നതും തനിച്ച് മത്സരിക്കുന്നതുമായിരുന്നു രീതി. സവിശേഷമായ ആശയാദര്‍ശങ്ങളുള്ള ഒരു പാര്‍ട്ടിക്ക് ഈ രീതി ഒഴിവാക്കാനാവില്ല. പക്ഷേ വളര്‍ച്ചയുടെ ഒരു ഘട്ടം പിന്നിടുമ്പോള്‍ കൂടുതല്‍ ജനകീയമാകാനും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്നേറാനും മുന്നണിയുടെ പിന്‍ബലമില്ലാതെ കഴിയുകയുമില്ല. ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നയിച്ചവര്‍ അത് സാധ്യമാക്കിയത് മുന്നണിരാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് എന്നു വ്യക്തമാകും. ഇ.എം.എസ്. നമ്പൂതിരിപ്പാടായാലും കെ. കരുണാകരനായാലും ഈ കലയില്‍ വിദഗ്ദ്ധരായിരുന്നു. 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നു എന്നു പറയുന്നതുപോലും സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണല്ലോ. മുന്നണി പ്രാധാന്യത്തെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും ഒരേപോലെ ബോധവാന്മാരാണ്. മുന്നണിയായി നിന്നുകൊണ്ടല്ലാതെ തെരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്ന് ഇവര്‍ എല്ലാക്കാലത്തും തിരിച്ചറിയുന്നു. വലിയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന ഉയര്‍ന്ന തോതിലുള്ള വോട്ടിന്റെ നല്ലൊരു വിഹിതം ചെറുപാര്‍ട്ടികള്‍ സമ്മാനിക്കുന്നതാണ്. ബിജെപിയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാത്തത് മുന്നണി രാഷ്ട്രീയത്തിന്റേതായ ചരിത്രപരമായ നൈരന്തര്യം അതിനില്ലാത്തതിനാലാണ്. മുന്നണി രാഷ്ട്രീയം ബിജെപിക്ക് അന്യമാകേണ്ടതില്ല, അടല്‍ബിഹാരി വാജ്‌പേയിയുടെ കാലത്ത് 20 ലേറെ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാണ് ബിജെപി ആറ് വര്‍ഷം കേന്ദ്രം ഭരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരും മുന്നണിയായാണ് ആറ് വര്‍ഷത്തിലേറെയായി അധികാരത്തില്‍ തുടരുന്നത്. ബിജെപി തുടര്‍ച്ചയായി മഹാവിജയങ്ങള്‍ നേടുന്ന ഉത്തര്‍പ്രദേശില്‍ അപ്‌നാദള്‍ എന്ന ഒരു കൊച്ചു പാര്‍ട്ടിയെപ്പോലും കൂടെ നിര്‍ത്തുന്നത് കാണുന്നുണ്ടല്ലോ. നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന കേരളത്തിലാവുമ്പോള്‍ ഒറ്റയാള്‍ പാര്‍ട്ടികളുടെ പോലും പ്രാധാന്യം വളരെ വലുതാണ്. ആര്‍. ബാലകൃഷ്ണപിള്ള, ബേബി ജോണ്‍, ലോനപ്പന്‍ നമ്പാടന്‍… ഉദാഹരണങ്ങള്‍ നിരവധിയാണ്. സാംസ്‌കാരിക സവിശേഷതകളും വ്യതിരിക്തമായ രാഷ്ട്രീയ പശ്ചാത്തലവുമുള്ള സംസ്ഥാനത്തിലേക്കു വരുമ്പോള്‍ മുന്നണി രാഷ്ട്രീയത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിക്കേണ്ടതുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി മറ്റെല്ലായിടങ്ങളിലും എന്‍ഡിഎ ആയിരിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് എന്‍ഇഡിഎ ആണല്ലോ. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ആവശ്യമുള്ളതാണ് മുന്നണി എന്ന ധാരണ അതിലുള്‍പ്പെടുന്ന കക്ഷികള്‍ക്കോ, അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കോ ഉണ്ടാവരുത്. അര്‍ഹമായ പരിഗണന എല്ലാവര്‍ക്കും കൊടുക്കണം. ബിജെപി കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതിനാല്‍ ഇവിടെ പാര്‍ട്ടി നയിക്കുന്ന മുന്നണിയില്‍ ചേരാന്‍ ആളുണ്ടാവും. ഇതു പക്ഷേ വെറും മുതലെടുപ്പ് രാഷ്ട്രീയമായി മാറരുത്. ഭരണത്തിന്റെ ഗുണഫലങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ ആത്മാര്‍ത്ഥത തെളിയിക്കപ്പെടണം. മുന്നണിയുടെ നയരൂപീകരണത്തില്‍ കരുതലും സുതാര്യതയും വേണം. മുന്നണികളിലെ കക്ഷികളോട് ചെറുത്, വലുത് എന്നതിനപ്പുറം ഘടകകക്ഷികള്‍ എന്ന സമീപനം സ്വീകരിക്കപ്പെടണം. സന്തുലനത്തിന്റെ സൗന്ദര്യമാണ് ഇക്കാര്യത്തില്‍ പ്രതിഫലിക്കേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളപ്പോള്‍ തന്നെ പൊതുതാല്‍പ്പര്യത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധമാവണം. നയപരമായും ഘടനാപരമായും സ്വതന്ത്രമായ അസ്തിത്വമുള്ള മുന്നണി ഉണ്ടാവണം. ജനങ്ങള്‍ക്കിടയില്‍ എന്‍ഡിഎ എന്ന നിലയ്ക്ക് തന്നെ സ്വീകാര്യത നേടുകയും അത് വര്‍ധിപ്പിക്കുകയും വേണം. എല്‍ഡിഎഫ്, യുഡിഎഫ് എന്നതുപോലെ എന്‍ഡിഎ എന്ന ചുരുക്കപ്പേര് സുപരിചിതമാവണം. സംഘടനാപരമായ വളര്‍ച്ച എന്നത് ഏതൊരു പാര്‍ട്ടിക്കും പരമപ്രധാനമാണ്. പാര്‍ട്ടിയുടെ അടിസ്ഥാന യൂണിറ്റു മുതല്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. പാര്‍ട്ടികള്‍ ശക്തി സമാഹരിക്കുന്നത് ഇവിടെ നിന്നാണ്. കേരളത്തില്‍ ഇതിന് ബിജെപി വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. താഴെത്തട്ടിലെ പ്രവര്‍ത്തനം ‘താങ്ക്‌ലെസ് ജോബ്’ ആയി തോന്നിയേക്കാം. ബിജെപിയുടെ ചരിത്രത്തില്‍ സുന്ദര്‍സിങ് ഭണ്ഡാരിയെയും കുശാഭാവു താക്കറെയെയും പോലുള്ള മുന്‍കാല നേതാക്കളുടെ പ്രവര്‍ത്തനരീതിയും സംഘടനാ പ്രതിബദ്ധതയും പാര്‍ട്ടിക്ക് മാര്‍ഗദര്‍ശകമാവണം. നേതാക്കള്‍, ഭാരവാഹികള്‍, അണികള്‍, അനുഭാവികള്‍ എന്നിങ്ങനെയുള്ള ഒരു ഘടന ഉണ്ടാകുമ്പോഴാണ് ഒരു പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് സജ്ജമാകുന്നത്. സംഘടനാപരമായ വളര്‍ച്ച ഒന്നുകൊണ്ടുമാത്രം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാനാവില്ല. അതിന് പാര്‍ട്ടിയുടെ ജനകീയാടിത്തറ വികസിക്കണം. ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നേറാനുള്ള പാര്‍ട്ടിയാണ് ബിജെപി. വ്യക്തികള്‍ അംഗമാകുന്നതില്‍ അവസാനിക്കുന്നതല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ച. ജനവിഭാഗങ്ങളെ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരാക്കണം. ഇതിന് അവരുടെ താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും വേണം. ജനങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുവരുന്നതില്‍ ആത്മനിഷ്ഠമായ മുന്‍വിധികള്‍ ഒരുവിധത്തിലും വിലങ്ങുതടിയാവരുത്. തെരഞ്ഞെടുപ്പു കാലത്തും മറ്റവസരങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളില്‍ തടിച്ചുകൂടുന്നവര്‍ ജനകീയാടിത്തറയെ പ്രതിനിധാനം ചെയ്യുന്നില്ല. ഇത്തരം സമ്മേളനങ്ങള്‍ ‘സംഘടിപ്പിക്കപ്പെടുന്നവ’യാണ്. സ്ഥായിയായ ഒരു അസ്തിത്വം അതിനുണ്ടാവില്ല. കേരളത്തിന്റെ രാഷ്ട്രീയരംഗം സാമുദായിക രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ്. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും അത് അങ്ങനെയായിരുന്നുവെന്ന് പറയാം. ജാതിമത രാഷ്ട്രീയമൊക്കെ അങ്ങുദൂരെ ഉത്തരേന്ത്യയില്‍ മാത്രമുള്ളതാണെന്ന് കരുതുന്നത് ശുദ്ധകാപട്യമാണ്. കേരളത്തെപ്പോലെ വ്യവസ്ഥാപിതമായി ജാതിമത രാഷ്ട്രീയം നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇല്ലെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പായാലും, എന്തിനേറെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളായാലും സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വോട്ടുപിടുത്തവുമൊക്കെ നടക്കുന്നത് മത, സാമുദായിക പരിഗണനകള്‍വച്ചാണ്. കൊടിമൂത്ത കമ്യൂണിസ്റ്റായാലും എല്ലാം തികഞ്ഞ ഗാന്ധിയനായാലും പയറ്റുന്നത് ഈ രാഷ്ട്രീയമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ മുഖംതിരിച്ചുനിന്നുകൊണ്ട് വിജയകരമായ ഒരു അധികാര സമവാക്യം ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുവയ്ക്കാന്‍ ബിജെപിക്ക് കഴിയില്ല. ഇക്കാര്യത്തില്‍ പിഴയ്ക്കാതിരിക്കാനുള്ള ചരിത്രബോധവും പൊളിറ്റിക്കല്‍ ഫിറ്റ്‌നസും, നയം മാത്രമല്ല അടവുനയവും പ്രയോഗിക്കാനുള്ള പൊളിറ്റിക്കല്‍ ബ്രില്യന്‍സും ബിജെപി നേതൃത്വത്തിന് ഉണ്ടാവണം. രാഷ്ട്രീയ നേതാക്കള്‍ പ്രവാചകന്മാരല്ല. പക്ഷേ തങ്ങള്‍ എടുക്കുന്ന ഒരു തീരുമാനത്തിന്റെ അനന്തരഫലം കടന്നുകാണാന്‍ ശേഷിയുള്ളവരായിരിക്കുകയും ‘റിസ്‌ക് ഫാക്ടര്‍’ നിലനിര്‍ത്തിക്കൊണ്ടുതന്നെ അത്തരം തീരുമാനമെടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം. ഇതിനര്‍ത്ഥം നേതാക്കള്‍ക്ക് ഏകാധിപതികളെപ്പോലെ പെരുമാറാമെന്നല്ല. ഒരു പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള മതിയായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. രാഷ്ട്രീയവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വ്യത്യസ്തമാണെങ്കിലും ഇവ തമ്മില്‍ തുടര്‍ച്ചയുണ്ടാവണം. തെരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നുപറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമുണ്ടായി ഫലം പുറത്തുവരുന്നതുവരെയുള്ള കാലത്തെ പ്രവര്‍ത്തനമല്ല. അത് ക്ലൈമാക്‌സ് മാത്രമാണ്. മൂന്നു മണിക്കൂറോളം നീളുന്ന സിനിമകളുടെ ക്ലൈമാക്‌സ് ഏറിയാല്‍ പത്ത് മിനിറ്റ് മാത്രമായിരിക്കുമല്ലോ. കഥ മുഴുവന്‍ അതിനു മുന്‍പാണ് അരങ്ങേറുന്നത്. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുന്നത് ദീര്‍ഘമായ ഒരു പ്രക്രിയയാണ്. വോട്ടര്‍പട്ടികയെ മുന്‍നിര്‍ത്തി തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഓരോ മണ്ഡലങ്ങളെയും ഓരോ റിപ്പബ്ലിക്കുകളെപ്പോലെ കണ്ട് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തണം. അന്തരീക്ഷം അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കാലേക്കൂട്ടി ഉണ്ടാവണം. വിജയിക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതൊക്കെ നിരന്തരം ചെയ്യുന്നത് കണ്‍മുന്നില്‍ കാണാവുന്നതാണ്. സ്ഥാനാര്‍ത്ഥി എത്ര യോഗ്യനാണെങ്കിലും മണ്ഡലത്തിലെ സൂക്ഷ്മ രാഷ്ട്രീയവും അന്തര്‍ധാരകളും അനുകൂലമായില്ലെങ്കില്‍ ജയിച്ചുകയറുക എളുപ്പമാവില്ല. വന്‍ ഭൂരിപക്ഷം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാലേ ഫോട്ടോ ഫിനിഷിലൂടെയെങ്കിലും ജയിച്ചു കയറാനാവുകയുള്ളൂ. പാര്‍ട്ടി നേതൃത്വത്തിന്റെ യാഥാര്‍ത്ഥ്യബോധം ഒരിക്കലും അമിത ആത്മവിശ്വാസത്തിന് വഴിമാറരുത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശം പ്രകടിപ്പിക്കാം. അതൊരിക്കലും ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നില്‍ക്കില്ല. പ്രചാരണത്തിന്റെ സൈക്കോളജി മനസ്സിലാക്കണം. രാഷ്ട്രീയ പ്രതിയോഗികളുടെ പ്രചാരണം ഏറെ മുന്നേറിയതിനുശേഷം അവര്‍ക്ക് ഒപ്പമെത്താനുള്ള ശൈലി ഉപേക്ഷിക്കണം. യഥാസമയം പ്രചാരണം തുടങ്ങി ജയിക്കാനാണ് മത്സരിക്കുന്നതെന്ന തോന്നല്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കണം. ഇതിന് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ താഴെത്തട്ടില്‍ ഉണ്ടായേ തീരൂ. ഇവരെ മുന്നണിപ്പോരാളികളായി കണ്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പാര്‍ട്ടിക്കുവേണ്ടി വോട്ട് ചോദിക്കുന്നവര്‍ പക്വതയുള്ളവരായിരിക്കണം. എന്നാലേ ജനങ്ങള്‍ക്ക് വോട്ടുതരാന്‍ തോന്നൂ. ഇക്കാര്യങ്ങളൊക്കെ പ്രവര്‍ത്തന ശൈലിയാക്കി മാറ്റുമ്പോഴേ വിജയിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറുകയുള്ളൂ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്നത് കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സുവര്‍ണാവസരമാണ് ഒരുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സദ്ഫലങ്ങള്‍ ജനങ്ങളിലെത്തിയാല്‍ മാത്രം പോരാ. ന്യായമായും അവയുടെ ക്രെഡിറ്റ് പാര്‍ട്ടിക്ക് കിട്ടുന്നവിധം വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ അവലംബിച്ച് ബോധവല്‍ക്കരണം നടത്തണം. പാര്‍ട്ടിയില്‍ ഇതിനായി പ്രത്യേക ചുമതലക്കാരെ വയ്ക്കുന്നത് ഉചിതമായിരിക്കും. പാര്‍ട്ടിക്ക് കേന്ദ്ര ഭരണമുള്ളത് പ്രവര്‍ത്തകര്‍ക്ക് അലസരാവാനുള്ള ലൈസന്‍സാവരുത്. പാര്‍ട്ടിയുടെ ആശയസമരത്തിന് കരുത്തു പകരുന്ന സംവിധാനങ്ങളും സംരംഭങ്ങളും ഉണ്ടാകണം. നേതാക്കള്‍ നടത്തുന്ന പത്ര സമ്മേളനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും ഈ ദൗത്യം പൂര്‍ണമായും നിര്‍വഹിക്കാനാവില്ല. പാര്‍ട്ടിയുടെ ആശയങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷം സംജാതമാവണം. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള ഒരു ‘ഇന്റലിജന്‍സിയ’ രൂപപ്പെടണം. ഇവര്‍ നടത്തുന്ന ‘ഇന്റലക്ച്വല്‍ ലേബര്‍’ വിലമതിക്കപ്പെടണം. ഇതുവഴി പാര്‍ട്ടിയുടെ ആവാസവ്യവസ്ഥയില്‍ ആശയസംവാദങ്ങളുടെ കാലാവസ്ഥ സൃഷ്ടിക്കപ്പെടും. സാംസ്‌കാരിക രംഗം പാര്‍ട്ടിക്ക് അന്യവും അപ്രാപ്യവുമായ മേഖലയായി കാണുന്ന രീതി ഉപേക്ഷിക്കപ്പെടണം. ബിജെപിക്ക് കേരളത്തില്‍ കരുത്തുറ്റ ഒരു നേതൃനിര ഇപ്പോഴുണ്ട്. അത് ക്രിയാത്മകവും ഫലപ്രദവുമാവണം. ജനങ്ങളില്‍ വലിയൊരു വിഭാഗം ഈ നേതൃത്വത്തില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. അവസരത്തിനൊത്ത് ഉയരാതിരുന്നാല്‍ അവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും. നിതാന്തമായ ജാഗ്രത ഇക്കാര്യത്തില്‍ നേതൃത്വത്തിനു വേണം. ഒരു പരാജയം ഒന്നിന്റെയും അവസാനമല്ല. വിജയം വിളിപ്പാടകലെയുണ്ട്. പരാജയത്തിന്റെ പാഠങ്ങള്‍ പഠിക്കുകയാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട്. Share1TweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related Posts ഗീതാഭാരതദര്‍ശനം തുടരേണ്ട നവോത്ഥാനം (ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? 3) ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…! ദൈവം തെയ്യമാകുമ്പോള്‍ ഹിന്ദുവല്ലാതാകുന്നതെങ്ങനെ…? ആചാര വൈവിദ്ധ്യം കരുത്ത് (ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? -2) ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? Kesari Shop മൗനതപസ്വി - ടി. വിജയന്‍ ₹180 RSS in Kerala: Saga of a Struggle ₹500 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250 Follow @KesariWeekly Latest പ്രൊഫ. യശ്വന്ത് റാവു കേൾകര്‍ ഡോ. ബി. ആർ. അംബേദ്കർ മഹര്‍ഷി അരവിന്ദന്‍ ഖുദിറാം ബോസ് കേരളമെന്ന കുരുതിക്കളം നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5) കേരളവര്‍മ പഴശ്ശിരാജ വീരാഹുതി ദിനം മാഗ്കോം ഉദ്ഘാടനം ചെയ്തു Load More മേൽവിലാസം പി.ബി. നമ്പര്‍: 616 59/5944F9 കേസരി ഭവൻ മാധവന്‍ നായര്‍ റോഡ്‌ ചാലപ്പുറം പോസ്റ്റ് കോഴിക്കോട് 673 002 Phone: 0495 2300444, 2300477 Email: [email protected] കേസരിയെ കുറിച്ച് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
മലയാള സിനിമ മേഖലയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായി ജനിച്ച അഹാന സിനിമയിലേക്ക് എത്തുന്നത് രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെയാണ്. ചുരുങ്ങിയ കാലയളവിൽ സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചിലതാൻ കഴിയുന്ന ഒരാളായി അഹാന മാറി. ആദ്യ സിനിമയ്ക്ക് ശേഷം അഹാന 3 വർഷങ്ങൾക്ക് ശേഷം ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്. അതും നായികയായി അഭിനയിച്ച അഹാന അടുത്ത പടത്തിൽ സഹനടിയായിട്ടാണ് അഭിനയിച്ചത്. പിന്നീട് വീണ്ടും നായികയായി തിളങ്ങിയ അഹാനയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല. ലുക്കാ, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിൽ നായികയായി അഹാന അഭിനയിച്ചു. ഇൻസ്റ്റാഗ്രാമിൽ സജീവമായ അഹാനയ്ക്ക് മൂന്ന് അനിയത്തിമാരുമുണ്ട്. ചേച്ചിയെ പോലെ തന്നെ കലാകാരികളാണ് അവരും. അഹാനയ്ക്ക് ഒപ്പം ടിക്-ടോക്, റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വീഡിയോസ് ചെയ്‌ത്‌ മലയാളികൾക്ക് സുപരിചിതരായവരാണ് മൂവരും. ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് അഹാനയുടെ അനിയത്തിമാരുടെ പേരുകൾ. ഒരു ഇടവേളയ്ക്ക് ശേഷം അഹാന തന്റെ ആരാധകർക്ക് വേണ്ടി ഒരു ഡാൻസ് റീൽസ് ചെയ്‌ത്‌ അത് പങ്കുവച്ചിരിക്കുകയാണ്. കാത്തുവാക്കുള രണ്ട് കാതൽ എന്ന സിനിമയിലെ ‘ഡിപ്പം ഡപ്പം’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അഹാന ചുവടുവച്ചത്. ജിമ്മിൽ വച്ചാണ് അഹാന ഈ ഡാൻസ് ചെയ്തിരിക്കുന്നത്. ഈ ലൂപ്പ് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്നാണ് അഹാന ഡാൻസിനൊപ്പം കുറിച്ചത്. CATEGORIES Film News TAGS Ahaana KrishnaDanceFeaturedFilmNewsViral Video AUTHOR Swathy THE POST RECOMMENDS ‘തട്ടത്തിന് മറയത്തെ ഉമ്മച്ചി കുട്ടിയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി ഇഷ തൽവാർ..’ – ഫോട്ടോസ് വൈറൽ Swathy- December 10, 2022 ‘ബ്രൈഡൽ ലുക്കിൽ തിളങ്ങി നടി എസ്തർ അനിൽ, തന്റെ വിവാഹമല്ലെന്ന് താരം..’ – ഫോട്ടോസ് വൈറൽ Swathy- December 9, 2022 ‘ഇവിടെവന്ന് കിളക്കാൻ നിൽക്കല്ല്! തിരോന്തരം സ്ലാങ്ങിൽ പൃഥ്വിരാജ്, കാപ്പ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ Swathy- December 9, 2022 ‘കുട്ടിനിക്കറിൽ ഫ്രീക്ക് ലുക്കിൽ നടി ഗോപിക രമേശ്, ഏതാണ് ഈ ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ Swathy- December 9, 2022 ‘കെ.ജി.എഫിലെ ആ കണ്ണുകാണാത്ത മുത്തച്ഛൻ ഇനി ഓർമ്മ..’ – നടൻ കൃഷ്ണ ജി റാവു അന്തരിച്ചു Swathy- December 9, 2022 NEWER POST‘നീല സാരിയിൽ അതിസുന്ദരിയായി നടി പൂർണിമ ഇന്ദ്രജിത്ത്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ OLDER POST‘മലയാളത്തിലെ ക്യൂട്ട്നെസ് ക്വീൻ!! പ്രൊമോഷൻ ഷൂട്ടിൽ പൊളി ലുക്കിൽ നടി നസ്രിയ..’ – ഫോട്ടോസ് വൈറൽ Film News ‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി പ്രിയ വാര്യർ, ഫോർ ഇയേഴ്സിലെ പുതിയ ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ Film News ‘പന്ത്രണ്ട് കൊല്ലം ഒപ്പം ജീവിച്ച അഭയയെ കുറിച്ച് ഒരു ദുഖവും ഇല്ലല്ലോ..’ – കമന്റ് ഇട്ടവന് മറുപടി കൊടുത്ത് ഗോപി സുന്ദർ
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകള്‍ 1,66,000 ആയി കുറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളില്‍ തുടരുന്നു. ദില്ലിയില്‍ പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതല്‍ അടച്ചിടും. 100 പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളില്‍ 300 പേരിലേക്ക് ഒമിക്രോണ്‍ പടരുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ കൊവിഡ് ബാധിതരില്‍ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. കരുതല്‍ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേര്‍ക്ക് നല്‍കി. കരുതല്‍ ഡോസ് വിതരണത്തിന്റ ആദ്യ ദിവസം ഒന്‍പത് ലക്ഷത്തില്‍ അധികം പേരാണ് മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി. Comments കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍ LATEST NEWS വില്‍പ്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി വയനാട് ജില്ലാ സ്‌ക്കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. പത്ത് മാസ കാലയളവില്‍ വയനാട് ജില്ലയില്‍ 293 ലഹരി കേസുകള്‍ വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി ഗൃഹനാഥനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.സൂരജ് ശശീന്ദ്രന് ദേശീയ അംഗീകാരം കാട്ടാന തെങ്ങ് വീടിന് മുകളിലേക്ക് ചവിട്ടി മറിച്ചു; യുവതിക്ക് പരിക്ക് വൈവിധ്യമാര്‍ന്ന പദ്ധതികള്‍; ലക്ഷ്യം ക്ഷീര വിപ്ലവം ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്നും 12,86,871 രൂപ ഈടാക്കി സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി മാതൃകാപരം: മന്ത്രി എം.ബി രാജേഷ് Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
പ്രീമിയർ ലീഗിലെ സ്വപ്ന തുടക്കത്തിന് പിന്നാലെ തങ്ങളുടെ മികച്ച താരങ്ങളും ആയുള്ള കരാർ നീട്ടാൻ ആഴ്‌സണൽ ശ്രമങ്ങൾ തുടരുന്നു. നേരത്തെ പ്രതിരോധതാരം ഗബ്രിയേലിന്റെ കരാർ ദിവസങ്ങൾക്ക് മുമ്പ് ആഴ്‌സണൽ നീട്ടിയിരുന്നു. നിലവിൽ 21 വയസ്സുകാരായ മുന്നേറ്റനിര… FIFA World Cup ബ്രസീലിയൻ നാലാം ഡിവിഷനിൽ നിന്നു ആഴ്‌സണലിന്റെ കുന്തമുനയായ ഗബ്രിയേൽ മാർട്ടിനെല്ലി,ഇപ്പോൾ ലോകകപ്പ്… Wasim Akram Nov 8, 2022 ബ്രസീൽ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധകർ ഏറ്റവും ആവേശപൂർവ്വം സമീപിക്കുന്ന ഒരു പേര് ഗബ്രിയേൽ മാർട്ടിനെല്ലി എന്നത് തന്നെയാവും. അതിശക്തമായ ബ്രസീലിയൻ മുന്നേറ്റ നിരയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും എന്നു ഉറപ്പില്ലെങ്കിലും ചുരുങ്ങിയ… Premier League ‘പുതിയ കരാറിൽ ഒപ്പ് വക്കാൻ പേന മാത്രം മതി!’ ആഴ്‌സണലിൽ തന്നെ തുടരും എന്ന സൂചന നൽകി… Wasim Akram Nov 3, 2022 ആഴ്‌സണലിൽ പുതിയ കരാറിൽ താൻ ഉടൻ ഒപ്പ് വക്കും എന്ന സൂചന നൽകി ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി. പുതിയ കരാറിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് പേന തരൂ, താൻ കരാറിൽ ഒപ്പ് വക്കാം എന്നായിരുന്നു ആഴ്‌സണൽ താരത്തിന്റെ പ്രതികരണം. നേരത്തെ…
തിരു : ആര്‍എസ്പി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.പങ്കജാക്ഷന്‍(87)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് നാളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.25 നായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ചയാകും നടക്കുക. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു 1976 മുതല്‍ അഞ്ച് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പൊതുമരാമത്ത്, തൊഴില്‍ , സ്‌പോര്‍ട്‌സ് വകുപ്പുകളുടെ മന്ത്രിയായിരുന്നു. 21 വര്‍ഷക്കാലം നിയമസഭാംഗമായിരുന്നു അദേഹം. തിരുവനന്തപുരം പേട്ട തോപ്പില്‍ വീട്ടില്‍ കേശവ ശാസ്തരിയുടെ മകനായി 1928ലാണ് ഇദേഹം ജനിച്ചത്. സ്വാതന്ത്ര സമരകാലത്ത് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നിലകൊണ്ട ഇദേഹം പിന്നീട് ആര്‍എസ്പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ആര്‍എസ്പിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഭിന്നശേഷി സ്‌നേഹ സംഗമം ശനിയാഴ്ച തിരൂരങ്ങാടിയില്‍ ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡറയക്ടറായി റിട്ടയര്‍ ചെയ്ത സി വൈജയന്തിയാണ് ഭാര്യ. മാതൃഭൂമി ഡല്‍ഹിബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ബസന്ത് പങ്കജാക്ഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ബിനി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇന്ദു എന്നിവര്‍ മക്കള്‍. Share news English Summary : വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക MORE IN പ്രധാന വാര്‍ത്തകള്‍ വിഴിഞ്ഞം സംഘര്‍ഷം ;വ്യക്തമായ ഗൂഢലക്ഷ്യത്തോടെ നടത്തിയത്; മുഖ്യമന്ത്രി ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ചെങ്കിലും ടുണീഷ്യ പുറത്ത്; പോളിഷ് കോട്ട തകര്‍ത്ത് അര്‍ജന്റീന പ്രീ ക്... VIDEO MORE NEWS ഭിന്നശേഷി സ്‌നേഹ സംഗമം ശനിയാഴ്ച തിരൂരങ്ങാടിയില്‍ പ്രണയത്തിലെ നിയമക്കുരുക്കുകളുമായി പനാഹിയുടെ നോ ബിയേഴ്‌സ്; ഉറുഗ്വേയിലെ പട്ടാളഭരണത്തിന്റെ ഭീകരതയുമായി എ ട്വല്‍വ് ഇയര്‍ നൈറ്റ്; അഭ്രപാളിയിലെ ജീവിതം തേടിയവരുടെ കഥയുമായ് ഇന്ത്യയുടെ ഓസ്‌കാര്‍ ചിത്രം ചെല്ലോ ഷോ
ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമ്മളുടെ ജീവിതത്തിലെ ഏതു കാര്യം ആണെങ്കിലും അത് ആദ്യമായി നമ്മള്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ഒരു തപ്പലും അതിയായ കണ്‍ഫ്യൂഷനും ഒക്കെ പതിവാണ്.ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അതെ പ്രവര്‍ത്തി/കാര്യം ആവര്‍ത്തിക്കുന്നതിന് പിന്നെ വല്യ ബുദ്ധിമുട്ട് ഉണ്ടാകില്ല.ഒരു പക്ഷെ ഈ സെന്റന്‍സ് വായിച്ചു കഴിയുമ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത എന്തെങ്കിലും മോശം പ്രവര്‍ത്തിയെ പറ്റി ആയിരിക്കും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകുക പക്ഷെ ഇതേ തത്വം നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ക്കും ഒരേ പോലെ ബാധകമാണ്(wtf...?ഇതെന്താ സുവിശേഷ പ്രസംഗമോ?).ഞാന്‍ പറഞ്ഞു വരുന്നത് എന്റെയും പാത്തുമ്മയുടെയും ഗിഫ്റ്റ് കൈമാറ്റങ്ങളെ പറ്റിയാണ്.നല്ല ഒരു ഗിഫ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ,അതു ഇഷ്ടപെട്ട ഒരാള്‍ക്ക് നല്‍കുന്നതിന്റെ,ഒരാള്‍ തന്ന ഗിഫ്റ്റ് സൂക്ഷിക്കുന്നതിന്റെ ഒക്കെ ഫീല്‍ മനസ്സിലാക്കാന്‍ ഗിഫ്റ്റ് കൈമാറ്റങ്ങളുടെ ആദ്യ റൌണ്ട് തന്നെ ധാരാളമായിരുന്നു.അതു കൊണ്ട് തന്നെ ഗിഫ്റ്റ് കൈമാറ്റങ്ങള്‍ തുടര്‍ന്നു കൊണ്ട് പോകാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു.നേരിൽ കാണുന്ന അവസരങ്ങൾ വളരെ വിരളമായതിനാൽ ഗിഫ്റ്റ് കൈമാറലുകൾക്ക് കൊറിയർ സർവീസുകളെ ആശ്രയിക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു.മുന്‍പു പല അവസരങ്ങളിലും ഞങ്ങള്‍ക്ക് പ്രൊഫെഷണല്‍ കൊറിയര്‍ സര്‍വീസ് ആശ്രയമായിട്ടുള്ളതുകൊണ്ട് ഇനിയങ്ങോട്ടും അവരില്‍ തന്നെ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഗിഫ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചില സ്റ്റാന്‍ഡേര്‍ഡുകള്‍ ഒക്കെ ഞങ്ങള്‍ പാലിച്ചിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഇല്ല .ഈ സ്റ്റാന്‍ഡേര്‍ഡുകളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചവ ഒന്നുമല്ല ട്ടോ.!ഏതൊരു ഗിഫ്റ്റ് ആണെങ്കിലും അതിനെ പ്രണയത്തിന്റെ ഏതെങ്കിലും ഒരു concept-ഉം ആയിട്ട് ബന്ധപ്പെടുത്തുവാന്‍ ഞങ്ങള്‍ കഴിവതും ശ്രമിച്ചു.പലപ്പോഴും ഈ concept-കള്‍ എല്ലാം തന്നെ ക്ലീഷേഡ്(cliched) എന്ന്, പാത്തുമ്മ എന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ അധ്യായം എഴുതിച്ചേര്‍ക്കുന്നതു വരെ ഞാന്‍ വിശ്വസിച്ചിരുന്നവ ആയിരുന്നു.ഗിഫ്റ്റുകളിലൂടെ പരസ്പരം സന്തോഷിപ്പിക്കുക എന്നതിനേക്കാളുപരി ഓർമ്മകളെ എന്നെന്നേക്കുമായി സൂക്ഷിച്ചു വയ്ക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.ഈ ഒരു കാരണത്താൽ തന്നെ ഓരോ ഗിഫ്റ്റുമായിട്ടും ബന്ധപ്പെട്ടുള്ള കോൺസെപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾ വളരെ സൂക്ഷ്മത പാലിച്ചു. "Distance is not for the fearful, it is for the bold. It's for those who are willing to spend a lot of time alone in exchange for a little time with the one they love. It's for those knowing a good thing when they see it, even if they don't see it nearly enough..." ഈ ഒരു ക്വോട്ടുമായി എത്ര ആളുകൾ യോജിക്കും എന്നെനിക്കറിയില്ല.ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്ന തത്വം,Long distance relations doesn't work the way we expect എന്നതാണ്.ഏതൊരു ബന്ധത്തിൽ ആയാലും രണ്ട് വ്യക്തികൾക്കിടയിൽ വലിയ ഒരു ഫിസിക്കൽ ഡിസ്റ്റൻസ് നിലനിൽക്കുന്നെങ്കിൽ ഒരു പരിധി വരെയൊക്കെ ഈ തത്വം ശരിയാണ് കാരണം ആ രണ്ടു വ്യക്തികളും എങ്ങനെ ജീവിക്കുന്നു എന്നത് അവർ നേരിട്ട് അറിയുന്നില്ല.Long distance relations നെ നമ്മൾ പ്രതീക്ഷിക്കുന്ന പോലെ തന്നെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഫിസിക്കൽ ഡിസ്റ്റൻസിനെ മാനസിക അടുപ്പം കൊണ്ട് തരണം ചെയ്യണം.അകലെയുള്ള വ്യക്തിയുടെ അദൃശ്യമായ ഒരു സാനിധ്യം നമ്മൾക്ക് എപ്പോഴും സങ്കൽപ്പിക്കാനാകുമെങ്കിൽ ഒരു ദൂരത്തിനും രണ്ട് വ്യക്തികളെ അകറ്റാൻ ആകില്ല.എന്റെയും പാത്തുമ്മാന്റെയും ഇടയിലുള്ള ദൂരത്തിനെ nullify ചെയ്യുന്ന ഒരു emotional intimacy ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നതുകൊണ്ട് നേരത്തെ പറഞ്ഞ അദൃശ്യസാനിധ്യം ഓരോ സെക്കൻഡും ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. മേൽ പറഞ്ഞ അദൃശ്യസാനിധ്യത്തെ ഒന്നുകൂടി accentuate ചെയ്യുന്ന തരത്തിൽ ഉള്ള ഒരു ഗിഫ്റ്റ് എന്തെന്ന് കണ്ടുപിടിയ്ക്കാൻ ഞാൻ എന്റെ എഞ്ചിനീയർ ബുദ്ധിയുമായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു ഐഡിയയും മനസ്സിൽ കത്തിയില്ല. എന്നാൽ പാത്തുമ്മയ്ക്ക് അത്തരം ഒരു ഗിഫ്റ്റ് തിരഞ്ഞെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല-- wind chime. She always had simple solutions for all issues. Wind chime എന്നതിന് എനിക്ക് കണ്ടെത്താനായ ഏറ്റവും ലളിതമായ മലയാളം വാക്ക് "കാറ്റാടി മണി" എന്നാണ്. എന്റെ മലയാളം തർജ്ജമ എത്രത്തോളം ശരിയാണ് എന്നെനിക്ക് യാതൊരു ഐഡിയയും ഇല്ല. ജീവിതകാലത്തിൽ ഇതേ വരെ wind chime നെ മലയാളത്തിൽ എവിടെയും പരാമർശിച്ചു കണ്ടിട്ടില്ല എന്നതു തന്നെ കാരണം. Wind chimes, കാറ്റിനനുസരിച്ച് മനോഹരമായ ശബ്ദം പുറപ്പെടുവിക്കുന്ന അലങ്കാരവസ്തുക്കൾ. അതായിരുന്നു പാത്തുമ്മ wind chimes നെ പറ്റി പറയുന്നതിനു മുൻപ് അവയെക്കുറിച്ചുള്ള എന്റെ ധാരണ. വളരെ പെട്ടെന്ന് തന്നെ ആ ധാരണ ഉയർന്ന കോൺസെപ്റ്റുകളിലേക്ക് ഇവോൾവ് ചെയ്തു. കാറ്റാടി മണിയുടെ മധുര ശബ്ദത്തിലൂടെ ഞാൻ പാത്തുമ്മയുടെ കൊഞ്ചലുകൾ കേട്ടു തുടങ്ങി. നാട്ടിൽ ലഭ്യമായ എല്ലാ തരം കാറ്റാടി മണികളും ഞങ്ങൾ പരസ്പരം സമ്മാനിച്ചു. ആദ്യമാദ്യം ഒക്കെ തിരിഞ്ഞെടുത്ത കാറ്റാടി മണികൾ ശബ്ദത്തിന്റെ കാര്യത്തിൽ അത്രയ്ക്കങ്ങോട്ട് ഗുണമേന്മ പോരാത്തവ ആയിരുന്നു. ക്രമേണ നല്ല ശബ്ദം ഉണ്ടാക്കുന്നവയെ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. കാറ്റാടി മണികൾ അലങ്കാര വസ്തുക്കൾ കൂടി ആയതിനാൽ, അവയെ ഒളിപ്പിച്ച് വെക്കേണ്ടതായി വന്നില്ല. വീട്ടിൽ വളരെ ഓപ്പൺ ആയി തൂക്കിയിടുന്നതീനു ആരുടെ ഭാഗത്തു നിന്നും എതിർപ്പും നേരിടേണ്ടി വന്നതുമില്ല. ഞാൻ ഏന്റെ റൂമിലും, റൂമിന്റെ ബാൽക്കണിയിലുമെല്ലാം കാറ്റാടി മണികളെ കെട്ടി തൂക്കി. ഒരു ചെറിയ കാറ്റിനു പോലും അവയെല്ലാം സംഗീതം പൊഴിച്ചു. ആ കിലുക്കത്തിൽ ഞാൻ പാത്തുമ്മയുടെ കൊഞ്ചലും ചിണുങ്ങലും എല്ലാം വിഭാവനം ചെയ്തു.ഗിഫ്റ്റു കൈമാറ്റങ്ങൾക്ക് കൊറിയർ സർവീസിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ ആഴ്ചയിൽ ഒന്നെന്ന കണക്കിൽ കാറ്റാടി മണികളെ വാങ്ങി, ഒന്ന്-രണ്ട് മാസം കൊണ്ട് തന്നെ മാർക്കറ്റിൽ അവെയ്ലബിൾ ആയ എല്ലാ തരം wind chime-കളും ഞങ്ങൾ വാങ്ങി കഴിഞ്ഞിട്ടുണ്ടായിരുന്നു. അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Epilogue:- അവൾ തന്ന wind chimes ഇപ്പോഴും എന്റെ റൂമിനെയും ബാൽക്കണിയെയും ഒക്കെ അലങ്കരിക്കുന്നു. ഒരു കാലത്ത് എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന ആ കിലുക്കങ്ങൾ ആദ്യം എന്നെ വേദനിപ്പിച്ചു തുടങ്ങി. പിന്നീട് അവ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ തോന്നി. ഒടുവിൽ ഞാൻ അവയുടെ സാനിധ്യത്തെ അവഗണിക്കാൻ മാത്രം പോന്ന ഒരു നിർവികാരത/ indifferent attitude ലേക്ക് എത്തിച്ചേർന്നു. അവയെ എടുത്തു കളയണം എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ഞാൻ അതു ചെയ്യും എന്ന് എനിക്കു തോന്നുന്നില്ല. കാറ്റാടി മണി പാത്തുമ്മ പ്രണയം പ്രണയോപഹാരങ്ങള്‍ Get link Facebook Twitter Pinterest Email Other Apps Comments കുന്നെക്കാടന്‍ 3:13 PM, June 27, 2011 നൊമ്പരങ്ങള്‍ വല്ലാതെ ഫീല്‍ ചെയ്യുന്നു, ഒരു പക്ഷെ എന്റെ നഷ്ടപ്രനയങ്ങളുടെ ഓര്‍മ്മകള്‍ കൂടെ ആവാം തുടരുക സ്നേഹാശംസകള്‍ ReplyDelete Replies Reply ഞാന്‍ പുണ്യവാളന്‍ 7:32 AM, June 29, 2011 ഉം......... ആശംസകള്‍ ReplyDelete Replies Reply Arun Kumar Pillai 5:15 PM, July 01, 2011 ഇന്നാ കണ്ടത്... !! അടുത്ത ഭാഗത്തിനായി വെയിറ്റിങ്ങ്.. ReplyDelete Replies Reply ദൃശ്യ- INTIMATE STRANGER 12:25 PM, July 02, 2011 ദേ.. ഈ മുകളില്‍ കാണണ "കണ്ണന്‍ സ്രാങ്ക്" ആ എനിക്ക് ഈ ബ്ലോഗ്‌ ലിങ്ക് തന്നെ.... ആദ്യം മുതല് ഒറ്റിരിപ്പിനു വായിച്ചു തീര്‍ത്തു..ഇപ്പൊ ദാ കമന്റ്‌ ബോക്സ്‌ ഉം ഓപ്പണ്‍ ചെയ്തു വെച്ച് ഇരിപ്പ് തുടങ്ങീറ്റ് ഇത്തിരി നേരായി...എന്താ പറയണ്ടേ...!!!വായിച്ച അത്രയും ഇഷ്ടായി ഒരുപാട് .. ഒരു ക്ലോസ് ടു ഹാര്‍ട്ട് ഫീല്‍ തോന്നുനുണ്ട്, സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് ഒരു സിമ്പ്ലിസിറ്റി യും ഫ്ലോ യും കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട് .. ഹാപ്പി എന്ടിംഗ് ഇന്സിടെന്റ്റ് അല്ല എന്ന് ഇടക്കൊക്കെ ഹിന്റ് കണ്ടു ..woteva' .ശെരിക്കും ഒരുപാടങ്ങ്‌ ഇഷ്ടായി ട്ടോ .. ബൈ ദ വെയ് ഒരു ക്വോട്ടേഷന്‍ തരാം "നമ്മുടെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോ നേട്ടങ്ങളുണ്ട്." :- ദൃശ്യ [ ഇതെന്റെ സ്വന്തം ക്വോട്ടേഷന്‍ ആ ...ഭാവില് ഞാന്‍ ഒരു Alphysicist എഴുതിയാലോ?? ] juz kidding...waiting for de next post dear... :) ReplyDelete Replies Reply കൃഷ്ണകുമാര്‍ 11:26 PM, July 17, 2011 അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു..അവസാനം എന്തെന്ന് നിങ്ങളുടെ സുഹൃത്ത്‌ ബഷീര്‍ പറഞ്ഞിരുന്നു... പുള്ളിയാണ് ഇതിന്റെ ലിങ്ക എനിക്ക് തന്നത്.. ഒട്ടും മുഷിപ്പിക്കതെയുള്ള എഴുത്ത്, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, കുറെ നാളായി.. ReplyDelete Replies Reply Anonymous 10:14 AM, July 19, 2011 Going really good.. waiting for the next part! ReplyDelete Replies Reply Add comment Load more... Post a Comment Popular posts from this blog പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും - February 25, 2012 ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പിണക്കങ്ങളും ഇണക്കങ്ങളും ഏതൊരു റിലേഷനിലും സർവ്വ സാധാരണമാണ്. പ്രണയത്തിന്റെ കാര്യത്തിലും അതു മറിച്ചല്ല. ഒരു പക്ഷെ പ്രണയത്തിന്റെ മാധുര്യം വർദ്ധിക്കുന്നതു ചെറിയ ചെറിയ ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും ആണ്. ഓരോ പിണക്കങ്ങളും നമ്മൾക്കിഷ്ടപ്പെട്ട് വ്യക്തിയ്ക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്വാധീനം നമുക്ക് മനസ്സിലാക്കി തരുന്നു. അതോടൊപ്പം തന്നെ പിണക്കങ്ങൾക്ക് ശേഷം ഉള്ള ഇണക്കം രണ്ട് വ്യക്തികളുടേയും ഇടയിലുള്ള ബന്ധത്തെ കൂടുതൽ ദൃഡമാക്കുകയും ചെയ്യുന്നു. ഇത്രയും നേരം പറഞ്ഞത് തിയറി പാർട്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും ഈ പിണക്കങ്ങൾ വല്ലാത്ത ഒരു ചൊറ തന്നെയാണ്. ലോകത്തുള്ള ഏതു പ്രശ്നത്തിനേയും belittle ചെയ്യാൻ സ്വന്തം പ്രണയിനിയുടെ പിണക്കത്തിനാകും എന്നാണ് എന്റെ അനുഭവം. ആ പിണക്കം മാറുന്നത് വരെ ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമായി തോന്നും. പാത്തുമ്മ പിണങ്ങുകയാണെങ്കിൽ സാധാരണഗതിയിൽ അതറിയിച്ചു ക Read more After effects of '96- The movie - October 10, 2018 അവസാനമായി ഇവിടെ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് അഞ്ച് വർഷത്തിലേറെ ആകുന്നു . അഞ്ചു വർഷത്തിനിടെ നഷ്ടപ്രണയത്തിന്റെ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമായി വരാത്തതിന്റെ ഒരു പ്രധാന കാരണം എന്നന്നേക്കുമായി ഒരു പ്രണയിനിയെ തിരഞ്ഞെടുത്തത് തന്നെയാണെന്ന് നിസ്സംശയം പറയാം . എല്ലാം നഷ്ടപെട്ടു എന്ന് തോന്നിയിരുന്ന ഒരു കാലത്തിൽ നിന്ന് ഒരു താങ്ങായി , തണലായി തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതിനു എന്റെ ശ്രീമതിയെ എത്ര പുകഴ്ത്തിയാലും മതി വരില്ല . വീണ്ടും എന്തിനു ഓർമ്മകളുടെ ഈ നടവഴികളിലൂടെ എന്തിനു വന്നു എന്നു ചോദിച്ചാൽ ഒരേ ഒരു കാര്യം - '96 എന്ന സിനിമ . തികച്ചും യാദൃശ്ചികമായി (?) കാണാനിടയായ സിനിമ എന്നെ ഇത്രയേറെ സ്വാധീനിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല . 96 ന്റെ ട്രെയിലർ ഇറങ്ങിയ തൊട്ടെ ' കാതലെ കാതലെ ' എന്ന പാട്ട് എന്റെ പ്ലേലിസ്റ്റ് ഇൽ ഇടം പിടിച്ചെങ്കിലും പിന്നീട് ആ സിനിമയെ പറ്റിയോ അല്ലെങ്കിൽ അതിന്റെ Read more പുനസമാഗമത്തിന്റെ മാധുര്യം - October 31, 2012 ശ്രദ്ധിയ്ക്കുക:ഇതു നേരത്തെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്‍. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എത്ര നേരത്തെയ്ക്കാണ് ഉറങ്ങിയതെന്ന് എനിയ്ക്കറിയില്ല. കാൽ മുട്ടിലെ അസഹനീയമായ വേദനയാണ് എന്നെ ഉറക്കത്തിൽ നിന്നുണര്‍ത്തിയത്. ഒരു സ്വാഭാവിക പ്രതികരണം എന്ന രീതിയിൽ ഞാന്‍ തലയണയ്ക്കടിയിൽ എന്റെ ഫോണിനു വേണ്ടി പരതി നോക്കി. തലേ ദിവസം ഫോണിനെ കാറിൽ ഉപേക്ഷിച്ച കാര്യം എന്റെ മനസ്സിൽ എങ്ങും തന്നെ ഇല്ലായിരുന്നു. എണീക്കാനുള്ള എല്ലാ ശ്രമങ്ങളേയും കാലിന്റെ വേദന നിഷ്ഫലമാക്കി. ഇരുട്ട്, വേദന. അതു രണ്ടുമായിരുന്നു എനിയ്ക്ക് അപ്പോൾ നേരിട്ടനുഭവപ്പെടുന്ന രണ്ട് കാര്യങ്ങള്‍.ഒരു നിമിഷത്തേയ്ക്ക് ഏതോ ദുസ്വപ്നം കാണുകയാണെന്ന് വരെ ഞാന്‍ വിചാരിച്ചു. സാവധാനത്തിൽ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു. ആക്സിഡന്റ്, കാലിന്റെ വേദന, പാത്തുമ്മ.... പാത്തുമ്മയും അവളെക്കുറിച്ചുള്ള ചിന്തകളും മനസ്സിൽ ആധിപത്യം സ്ഥാപിയ്ക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. അവളെക്കുറിച്ച് ചിന്തിക്കരുതെന്ന് എത്ര ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. എന്തു ചെയ്യേണ്ട എന
സീസണിലെ സൂപ്പർ കോപ്പ ഡേ എസ്പാനക്ക് റിയാദ് വേദിയാകും. തുടർച്ചയായ രണ്ടാം തവണയാണ് സൗദി സ്പാനിഷ് സൂപ്പർ കപ്പിന് വേദിയാകുന്നത്. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, റയൽ ബെറ്റിസ്, വലൻസിയ എന്നിവർ ഇത്തവണ ഏറ്റുമുട്ടും. ജനുവരി 11 മുതൽ 15 വരെയാണ് ടൂർണമെന്റിന് തിയ്യതി കുറിച്ചിരിക്കുന്നത്. 2020ലും സൗദി തന്നെ ആയിരുന്നു സൂപ്പർ കപ്പിന്റെ വേദി. റയൽ മാഡ്രിഡ് ആണ് നിലവിലെ ചാമ്പ്യന്മാർ. നേരത്തെ, ഇറ്റാലിയൻ സൂപ്പർ കപ്പും റിയാദിൽ വെച്ചു തന്നെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എസി മിലാനും ഇന്റർ മിലാനും ഏറ്റു മുട്ടുന്ന ഈ മത്സരം ജനുവരി 18 നാണ് നടക്കുക. ഇതോടെ പുതുവർഷത്തിൽ യൂറോപ്പിലെ വമ്പൻ ടീമുകളുടെ പോരാട്ടങ്ങൾ കാണാനുള്ള അവസരമാണ് റിയാദിലെ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. Categories Football Tags Barcelona, El Clasico, Real Madrid പവര്‍പ്ലേയിൽ മികച്ച പ്രകടനവുമായി സിംബാബ്‍വേ, പിന്നെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍ ഈ ലോകകപ്പ് ഇനി മറക്കാം!!! പാക്കിസ്ഥാന്റെ ചീട്ടുകീറി സിംബാബ്‍വേ most recent FIFA World Cup സെമി മോഹങ്ങളുമായി വമ്പന്മാർ; ലോകചാമ്പ്യന്മാരെ വീഴ്ത്തുമോ ഇംഗ്ലണ്ട് FIFA World Cup കോട്ട കാക്കുന്ന മൊറോക്കൻ കരുത്ത്; ചക്രവ്യൂഹം തകർക്കാൻ പറങ്കിപ്പട Football ആ അഭിമുഖത്തിനു ശേഷം റൊണാൾഡോക്ക് ക്ലബ് വിടാതിരിക്കാൻ ആവില്ലായിരുന്നു” – ടെൻ ഹാഗ് FIFA World Cup “മൊറോക്കോയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ആഫ്രിക്കയ്ക്ക് ഇവിടെ എത്താ‌ൻ അർഹതയുണ്ടെന്ന് കാണിക്കണം” – വലീദ്
സത്യം, സത്യാഗ്രഹം, അഹിംസ എന്നീ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉയർത്തി നടത്തിയ റാലി ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റി, സൗദി സൈക്ലിങ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. Web Team First Published Oct 4, 2022, 8:01 PM IST റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. അംബാസഡറുടെ ചുമതല വഹിക്കുന്ന എം.ആർ. സജീവ് എംബസിയിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. അദ്ദേഹവും മറ്റ് എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്‍പാർച്ചന നടത്തി. ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ നടത്തിയ സൈക്കിൾ റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സത്യം, സത്യാഗ്രഹം, അഹിംസ എന്നീ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉയർത്തി നടത്തിയ റാലി ഡിപ്ലോമാറ്റിക് ക്വാർട്ടർ ജനറൽ അതോറിറ്റി, സൗദി സൈക്ലിങ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. നയതന്ത്ര പ്രതിനിധികൾ, സൗദി പൗരന്മാർ, ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികൾ എന്നിവർ റാലിയിൽ പങ്കെടുത്തു. ആരോഗ്യ പരിപാലനത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും പ്രധാന്യം സംബന്ധിച്ച് അംബാസഡറുടെ ചുമതല വഹിക്കുന്ന എം.ആർ. സജീവ് പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‍ത അദ്ദേഹം റാലിയിൽ പങ്കെടുത്തവർക്ക് ടി ഷർട്ടുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് എംബസി അങ്കണത്തിൽ ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചുള്ള നാടകാവതരണവും കവിതാ പാരായണവും ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ സംഘടപ്പിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് പരിപാടി അവതരിപ്പിച്ചത്. Read also: അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം 50 കോടി; എല്ലാ ആഴ്ചയും ഒരു കിലോ വീതം സ്വര്‍ണം സമ്മാനം Last Updated Oct 4, 2022, 8:01 PM IST Gulf News Saudi Arabia Follow Us: Download App: RELATED STORIES സൗദിയിൽനിന്ന് പ്രവാസികൾ പണമയക്കുന്നത് കുറഞ്ഞു യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി, ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് സൗദിയുടെ വിവിധ മേഖലകളില്‍ കനത്ത മഴയും കാറ്റും യുഎഇ ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ് കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ കുട്ടികള്‍ക്ക് രക്ഷകനായി പ്രവാസി; ആദരിച്ച് പൊലീസ് LATEST NEWS വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം: എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി 58കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍ ജലജീവൻ പദ്ധതി വഴി വീടുകളിലേക്ക് പൈപ്പുകളെത്തി; വെള്ളം കിട്ടാക്കനിയായി മാന്നാർ - ചെന്നിത്തല നിവാസികൾ 'റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്'; 'വാഴ്ത്തി' ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം 'അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും', ഇല്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്ന് കെ എന്‍ ബാലഗോപാല്‍