text
stringlengths
234
334k
Kerala Students High School,Higher Secondary,Graduation,post Graduation,Diploma,Professional,Abroad Scholarships,Fellowship,Grant,Education Loan, Home Government News Education News Scholarship High school Scholarship Higher Education Exam Points/TIPS Uncategories ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ 2021, ജൂലൈ 23, വെള്ളിയാഴ്‌ച ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ Posted By: KL Scholarships ജൂലൈ 23, 2021 Leave a Reply ഐസിഎസ്‌ഇ, ഐസിസി പരീക്ഷാഫലം നാളെ മൂന്നിന് ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐസിസി (ക്ലാസ് 12) ഫലം നാളെ പുറത്തുവരും. നാളെ വൈകീട്ട് മൂന്നിനാണ് പരീക്ഷാഫലം പുറത്തുവരിക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎസ്‌സിഇ ആണ് അറിയിച്ചത്. പരീക്ഷാഫലം നാളെ മൂന്നിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org കളില്‍ ലഭിക്കും.വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം cisce യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org എന്നിവിടങ്ങളില്‍നിന്ന് അറിയുവാന്‍ സാധിക്കും. ദുബായ് നീറ്റ്​ പരീക്ഷ ; ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം നീറ്റ്​ പരീക്ഷ (യു.ജി) ദുബായ് സെന്‍ററില്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക്​ ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ കുവൈത്ത്​ ഉള്‍പ്പടെയുള്ള മറ്റ്​ സെന്‍ററുകളിലേക്ക്​ നേരത്തേ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ്​ ആറുവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രo അറിയിച്ചു.എന്‍.ടി.എ നീറ്റിന്‍റെ ഔ​േദ്യാഗിക വൈബ്​സൈറ്റായ neet.nta.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള തീരുമാനം ;പ്രതിഷേധം ശക്‌തം ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്.സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെയാണ് പണം ആവശ്യപ്പെടുന്നത്. പണം എത്രയും പെട്ടെന്ന് സ്‌കൂളില്‍ കെട്ടണമെന്നാണ് അധ്യാപകര്‍ നിര്‍ദേശിക്കുന്നത് . മേളകളൊന്നും നടന്നിട്ടില്ലെന്നിരിക്കെ പണം ഈടാക്കരുതെന്നാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ ആവശ്യപ്പെടുന്നത്. ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 ല്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 11ന് ഇടുക്കി ജില്ലയിലെ 8 സെന്ററുകളില്‍ നടത്തും. പരീക്ഷയ്ക്കു ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ട്രയൽ പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 വർഷം 5,11 ക്ലാസുകളിലെ പ്രവേശനത്തിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജൂലൈ 30 മുതൽ ആഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും.കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2381601, 9847262657. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂലൈ 28 നുളളില്‍ ഫീസ് അടയ്ക്കണം. ഫീസ് അടച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജുകളില്‍ ജൂലൈ 28 നകം അഡ്മിഷന്‍ എടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന് ഓൺലൈൻ, ഓഫ്ലൈൻ ആന്റ് ഹൈബ്രിഡ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം ലഭിക്കും. പ്രിന്റ് – ഓൺലൈൻ – മൊബൈൽ ജേണലിസത്തിൽ പരിശീലനം ലഭിക്കും. അപേക്ഷാ ഫോമുകൾ ksg.keltron.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ഓഗസ്റ്റ് 10 നകം കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ – 6238840883, 8137969292. ഓൺലൈൻ ജാപ്പനീസ് കോഴ്സ് കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈർഘ്യമുള്ള ഓൺലൈൻ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങൾക്ക് 3,000 രൂപ. ആഗസ്റ്റ് മാസത്തിൽ ക്ലാസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങൾക്കും കോഴ്സിൽ ചേരുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ www.keralabhashaitnsitute.org സന്ദർശിക്കുക. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2021-22 അധ്യായന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി. ആണ്. പ്രോസ്‌പെക്റ്റസിനും അപേക്ഷിക്കുന്നതിനും www.fcikerala.org സന്ദർശിക്കുക. അപേക്ഷ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340. മോഡേൺ ഹയർ സർവെ കോഴ്‌സിന് അപേക്ഷിക്കാം തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ മോഡേൺ ഗവൺമെന്റ് റിസർച്ച് & ട്രെയിനിങ് സെന്റർ ഫോർ സർവ്വെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ ഹയർ സർവ്വെ കോഴ്‌സിലേക്ക് ഐ.ടി.ഐ സർവ്വെ/സിവിൽ/ചെയിൻ സർവ്വെ, വി.എച്ച്.എസ്.ഇ സർവ്വെ കോഴ്‌സുകൾ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങങ്ങൾക്ക്: 0471 2965099, 9497301984. റാഞ്ചി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍ ലോ (എന്‍.യു.എസ്.ആര്‍.എല്‍.) നോണ്‍ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അയക്കാനുള്ള, അവസാന തീയതി ജൂലായ് 26. വിശദ വിവരങ്ങള്‍ക്ക് https://www.nusrlranchi.ac.in/ സന്ദര്‍ശിക്കുക. അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്, എം.എസ്.സി, ബി.എസ്.സി. കോഴ്‌സുകള്‍; അവസാന തീയതി ജൂലൈ - 31 അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളില്‍ എം.ടെക്, എം.എസ്.സി, ബി.എസ്.സി. കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി. - എം.എസ്, എം. ടെക്.- എം.എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.amrita.edu/admissions/nano. സി-ഡാക്കില്‍ തൊഴിലധിഷ്​ഠിത പി.ജി ഡിപ്ലോമ കോഴ്​സുകള്‍; അപേക്ഷ ക്ഷണിച്ചു സെന്‍റര്‍ ഫോര്‍ ഡെവലപ്​മെന്‍റ്​ ഓഫ്​ അഡ്വാന്‍സ്​ഡ്​ കമ്ബ്യൂട്ടിങ്​ (സി-ഡാക്​) 2021 സെപ്​റ്റംബര്‍ ബാച്ചിലേക്ക്​ (ഓണ്‍ലൈന്‍) വിവിധ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോ മ കോഴ്​സുകളില്‍ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു.30 ആഴ്​ചത്തെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളാണിത്​.ആഗസ്​റ്റ്​ 7, 8 തീയതികളില്‍ സി-ഡാക്​ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ്​ തെരഞ്ഞെടുപ്പ്​. വിജ്ഞാപനം www.cdac.in, htttps://acts.cdac.in എന്നീ വെബ്​സൈറ്റുകളില്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 29 വരെ സ്വീകരിക്കും. 2021 സെപ്​റ്റംബറില്‍ കോഴ്​സുകള്‍ ആരംഭിക്കും. യൂണിവേഴ്സിറ്റി അറിയിപ്പുകൾ കണ്ണൂർ സർവകലാശാല പിജിഡിഡിഎസ്എ 2021-22 പ്രവേശനം പി‌ജി‌ഡി‌ഡി‌എസ്‌എ (പി‌ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) 2021-22 പ്രവേശന പരീക്ഷ വഴി യോഗ്യത നേടിയവർക്കുള്ള പ്രവേശനം ജൂലൈ 26 ന് രാവിലെ 9.30 ന് കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നടത്തുന്നു. റാങ്ക് ലിസ്റ്റിനും വിശദാംശങ്ങൾക്കും സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക. സംവരണ സീറ്റുകൾ പി‌ജി‌ഡി‌ഡി‌എസ്‌എ (പി‌ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) കോഴ്സിന് എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 26 ന് ഉച്ചയ്ക്ക് 11.00 ന് മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എത്തിച്ചേരുക ഇന്റേണൽ മാർക്ക് അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ 27.07.2021 നകം അപ്ലോഡ് ചെയ്യണം. ടൈംടേബിൾ ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. സപ്ലിമെന്ററി (2011-2015 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെയും 2019 സെഷൻ കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. എംജി സർവകലാശാല ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 – അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകണം. പുതുക്കിയ പരീക്ഷ തീയതി ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ – റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. പരീക്ഷ തീയതി അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം. അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – പഴയ സ്‌കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. മഹാത്മാഗാന്ധി സർവകലാശാല 2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) സപ്ലിമെന്ററി എക്‌സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്‌ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042. അപേക്ഷ തീയതി മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം. 2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാല പരീക്ഷാ ടൈംടേബിൾ രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ്, മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ്, അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. പരീക്ഷകൾ മാറ്റി സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയ ഫലം ഒന്നാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷ്യൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, സോഷ്യോളജി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഫോക്ക്ലോർ സ്റ്റഡീസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സി. – എച്ച്. ആർ.ഡി.സി. പ്രോഗ്രാമുകൾ സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി. 2021-22 സാമ്പത്തിക വർഷം നടത്തുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, ഷോർട് ടേം കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയുടെ വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 0494 2407 350, Tweet Share Share Share Share 0 comments: വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം Category Education news (1384) Government news (2139) Higher Education scholarship (189) Scholarship High school (58) Text Book & Exam Point (67) ജനപ്രിയ പോസ്റ്റുകള്‍‌ PLUS ONE BUSINESS STUDIES STUDY NOTES(MALAYALAM MEDIUM) കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളാർഷിപ്പ് പ്രോഗ്രാം 30000/- രൂപ കിട്ടും ,2021-Covid Crisis Supporting Scholarship 2021-1 To Graduation Students-Application Process മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ഫുട്‌വെയര്‍ ഡിസൈനിങ്ങ് പഠിക്കാം പോണ്‍ വീഡിയോകള്‍ കാണാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കും. അല്ല, പോമ്‍ വീഡിയോ കാണലാണ് നിങ്ങളുടെ ജോലി! PLUS ONE SOCIOLOGY NOTES(ENGLISH,MALAYALAM) SSLC 2020-2021 (ENGLISH MEDIUM) BIOLOGY QUESTION PAPER PLUS ONE MODEL EXAM QUESTION PAPERS AND ANSWER KEYS (ALL SUBJECTS) Plus One English 2021 Chapter Wise Quick Notes -Download PDF Now- How To Download Smart Ration Card Online -എങ്ങനെ സ്മാർട്ട് റേഷൻ കാർഡ് ഡൌൺലോഡ് ചെയ്യാം ,എന്തോകെ രേഖകൾ വേണം ,അപേക്ഷ രീതി Pre-metric Scholarship Status Check Malayalam- പ്രീ മെട്രിക് സ്കോളർഷിപ് പൈസ എങ്ങനെ പരിശോധിക്കാം - Follow Youtube Follow Our Facebook KL Scholarship Recent Post PLUS ONE BUSINESS STUDIES STUDY NOTES(MALAYALAM MEDIUM) പോണ്‍ വീഡിയോകള്‍ കാണാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കും. അല്ല, പോമ്‍ വീഡിയോ കാണലാണ് നിങ്ങളുടെ ജോലി! കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളാർഷിപ്പ് പ്രോഗ്രാം 30000/- രൂപ കിട്ടും ,2021-Covid Crisis Supporting Scholarship 2021-1 To Graduation Students-Application Process മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ഫുട്‌വെയര്‍ ഡിസൈനിങ്ങ് പഠിക്കാം PLUS ONE SOCIOLOGY NOTES(ENGLISH,MALAYALAM) SSLC 2020-2021 (ENGLISH MEDIUM) BIOLOGY QUESTION PAPER RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് അപേക്ഷ Plus One English 2021 Chapter Wise Quick Notes -Download PDF Now- PLUS ONE MODEL EXAM QUESTION PAPERS AND ANSWER KEYS (ALL SUBJECTS) ABOUT ME I AM Mahaboob from wayanad,I Am A social Media Worker .we will provide in this Website All Type education information
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട... ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം February 4, 2022 ഇരിങ്ങാലക്കുട : വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.വയനാട്... ഇരിങ്ങാലക്കുട നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം... February 4, 2022 ഇരിങ്ങാലക്കുട: നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 - സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ സന്ദേശം... അവിട്ടത്തൂർ ഉത്സവം കൊടികയറി February 4, 2022 ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് മനക്കൽ രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജനൻ... പി.എം.ഷാഹുൽ ഹമീദ് അനുസ്‌മരണം നടത്തി February 4, 2022 ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറം പ്രസിഡണ്ടായിരുന്ന പത്രപ്രവർത്തകനും , സാമൂഹ്യ- സാംസ്കാരിക- വിദ്യഭ്യാസ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച പി.എം.ഷാഹുൽ ഹമീദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കേരള സിറ്റിസൺ... വാഹനാപകടത്തിൽ മരണപ്പെട്ടു February 4, 2022 ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരണപ്പെട്ടു.ഇരിങ്ങാലക്കുട വേളൂക്കര ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് കടുപ്പശ്ശേരി പള്ളത്തുവീട്ടിൽ പരേതനായ രാമൻകുട്ടി മകൻ വിഷ്ണു (21) ജനറൽ ആശുപത്രിക്ക് മുൻവശതുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . അമ്മ... 75,647FansLike 3,427FollowersFollow 186FollowersFollow 2,350SubscribersSubscribe NEWS ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ട വേദി November 25, 2022 NEWS ജെ.സി.ഐ. മുപ്പത് ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതി യുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണവും November 25, 2022 NEWS സൗഹൃദ ഷൂട്ട്‌ ഔട്ട് മത്സരം സംഘടിപ്പിച്ചു November 25, 2022 NEWS കാരുണ്യപ്രവർത്തനങ്ങൾ കെ. മോഹൻദാസിന്റെ ഓർമകളെ ദീപ്തമാക്കുന്നു: പി.ജെ.ജോസഫ് November 24, 2022 NEWS കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി November 24, 2022 NEWS ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ ആഡ് ഓൺ കോഴ്സായ ടാലി എസ്സെൻഷ്യൽ ലെവൽ വൺ സർട്ടിഫിക്കറ്റ് നേടി November 24, 2022 NEWS ജില്ല സ്കൂൾ കലോൽസവം മീഡിയ ഹബ്ബ്, സ്റ്റുഡിയോ തുറന്നു November 24, 2022 NEWS അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റിൽ November 22, 2022 NEWS അഖിലേന്ത്യ കിസാൻ സഭ സായാഹ്ന ധർണ്ണ നടന്നു November 22, 2022 NEWS പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ “മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി” എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു
എൻ.ജി.ഒ. യൂണിയൻ മലപ്പുറം ജില്ലാ 49-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11 തീയതികളിൽ നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 10 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് ടി.എം.ഋഷികേശൻ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ്‌കുമാർ തേറയിൽ (കൊണ്ടോട്ടി), ബി.ഗംഗാദേവി(തിരൂർ), ജി. സ്മിത (പെരിന്തൽമണ്ണ), പി.പി. ലക്ഷ്മി (പൊന്നാനി), പി.സന്തോഷ്‌കുമാർ (മലപ്പുറം), കെ.ദീപ (മഞ്ചേരി), കെ.അബ്ദുൽ അനീഷ് (തിരൂരങ്ങാടി), എം.തങ്കം (നിലമ്പൂർ) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം അംഗീകരിച്ചു. ഉച്ചയ്ക്കുശേഷം കെ.രവീന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന 2018 ലെ കൗൺസിൽ ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ബഹു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.എം.ഋഷികേശൻ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ ട്രഷറർ പി.ഉണ്ണി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്‌സ് ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് അയ്യൂബ് എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്.അജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 11/2/18 ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജോയ് ഉല്ലാസ് (പെരിന്തൽമണ്ണ) പി.വി. സജികുമാർ (പൊന്നാനി), കെ.ജി. ഹാഷ്മി (തിരൂർ), സി.പി.റസിയ (തിരൂരങ്ങാടി), സൈജോ ജോസഫ് (നിലമ്പൂർ), ഡെൻസി ഫ്രാൻസിസ് (മലപ്പുറം), ബി.രാജേഷ് (കൊണ്ടോട്ടി), സി.സുന്ദരൻ (മഞ്ചേരി) എന്നിവർ പങ്കെടുത്തു. ചർച്ചക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ മറുപടി പറഞ്ഞു. വർത്തമാനകാല ഇന്ത്യ, പ്രതിസന്ധികളും പ്രതിരോധവും എന്ന വിഷയത്തിൽ കിസാൻ സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം പി.കെ.സുധാകരൻ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് കെ. ആന്‍റ്ണി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രസിഡണ്ടിന്‍റെ ഉപസംഹാരപ്രസംഗത്തോടെ 5.30ന് സമ്മേളനം അവസാനിച്ചു. ഭാരവാഹികൾ പ്രസിഡന്‍റ് – ടി.എം.ഋഷികേശൻ വൈസ് പ്രസിഡന്‍റ് – 1. വി.കെ.രാജേഷ്, 2. ടി.കേസരീദേവി സെക്രട്ടറി – എ.കെ. കൃഷ്ണപ്രദീപ് ജോയിന്‍റ് സെക്രട്ടറി – 1. കെ.മോഹനൻ, 2. കെ.വിജയകുമാർ ട്രഷറർ – കെ.രവീന്ദ്രൻ സെക്രട്ടേറിയറ്റംഗങ്ങൾ :- പി.തുളസീദാസ്, ഇ.പി.മുരളിധരൻ, പി.വേണുഗോപാൽ, വി.പി.സിനി, പി.കൃഷ്ണൻ, കെ.സുനിൽകുമാർ, പി.മോഹൻദാസ്, വി.വിജിത്. ജില്ലാകമ്മിറ്റിയംഗങ്ങൾ: പി.കെ.സുഭാഷ്, എ.പി.പത്മിനി, ടി.ജമാലു, എം.പി.വത്സരാജ്, പി.ബിനു, കെ.സി. ഹസിലാൽ, കൃഷ്ണൻ പാറപ്പുറത്ത്, എം.ഷിബു, എൻ.കെ.ശിവശങ്കരൻ, ഇ.വി.ചിത്രൻ, കെ.ജിതേഷ്‌കുമാർ, പി.കെ.സതീഷ്, ടി.പി.സരിത, എം.ശശികുമാർ, പി.അനിൽ കുമാർ, സി.ടി.വിനോദ്, കെ.വേദവ്യാസൻ, എം.ശ്രീനാഥ്, പി. പ്രിയ, കെ.പി.അരുൺലാൽ, ആർ.രമ്യ, എസ്.ജിതേഷ്. ഓഡിറ്റർമാർ – പി.പി.മുകുന്ദൻ, പി.ജയരാജൻ വനിതാ സബ്കമ്മിറ്റി കൺവീനർ – വി.പി.സിനി ജോ. കൺവീനർമാർ: എ.പി.പത്മിനി, ആർ.രമ്യ കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
സഹിഷ്‌ണുതയുടെയും ബഹുസ്വരതയുടെയും സമൂഹമെന്ന പാരമ്പര്യത്തിൽനിന്ന്‌ തുടർച്ചയായി അധഃപതിപ്പിച്ച്‌ ഇന്ത്യയെ അടിമുടി തകർത്ത്‌ നാണംകെടുത്തുകയാണ്‌ നരേന്ദ്ര മോദിയും പരിവാരങ്ങളും. പാർലമെന്ററി ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശം തുടങ്ങിയ മൂല്യങ്ങളെല്ലാം എക്കാലത്തുമില്ലാത്ത ഗുരുതര വെല്ലുവിളി നേരിടുകയുമാണ്‌. ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾക്ക്‌ വിലങ്ങണിയിക്കുന്നതാണ്‌ ഒടുവിൽ കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്‌ച. തിങ്കളാഴ്‌ച തുടങ്ങുന്ന വർഷകാല സമ്മേളനത്തിനു മുന്നോടിയായി ലോക്‌സഭാ സെക്രട്ടറിയറ്റ് പുറത്തിറക്കിയ കൈപ്പുസ്‌തകത്തിൽ അമ്പരപ്പിക്കുന്ന നിർദേശങ്ങളാണ്‌. അസഹിഷ്‌ണുതയുടെ ഉഗ്രമൂർത്തികളായ ആർഎസ്‌എസ്‌ ബുദ്ധികേന്ദ്രങ്ങളാണ്‌ പിന്നിലെന്ന്‌ വ്യക്തം. അഴിമതിക്കാരൻ, സ്വേച്ഛാധിപതി, അരാജകവാദി, വിനാശപുരുഷൻ, നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങൾ ഇനിമുതൽ പാർലമെന്റിൽ ഉപയോഗിച്ചുകൂടാ. ഇരട്ട വ്യക്തിത്വം, വഞ്ചന, ചോരകൊണ്ടുള്ള കളി, ഉപയോഗശൂന്യം എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ആ പട്ടികയിലാണ്‌. അത്തരം പദങ്ങൾ പാർലമെന്റിന്റെ ഇരുസഭയിലും ഉന്നയിച്ചാൽ രേഖകളിൽനിന്ന് നീക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം ഏറ്റവുമധികം പ്രയോഗിക്കാറുള്ള വാക്കുകളും ഒഴിവാക്കണം. സ്പീക്കർക്കെതിരെ ഉപയോഗിക്കുന്ന പക്ഷംപിടിക്കൽ, നിഷ്പക്ഷത പാലിക്കണം തുടങ്ങിയവയുടെയും നാവറുത്തു. മോദി സർക്കാരിന്റെ വിനാശകരങ്ങളായ നയങ്ങൾക്കെതിരായ വിമർശങ്ങൾ പൂർണമായി മറച്ചുപിടിക്കുകയാണ്‌ കാവിപ്പടയുടെ നിഗൂഢലക്ഷ്യം. സാധാരണക്കാരുടെ സംസാരഭാഷയിൽ ആവർത്തിക്കാറുള്ള അഴിമതി, ഏകാധിപത്യം, വഞ്ചന തുടങ്ങിയവയ്‌ക്കും വിലക്കുണ്ട്‌. എന്തിനേറെ ‘നാടകം’ എന്ന സൗമ്യമായ വാക്കുപോലും കേൾക്കാൻ സംഘപരിവാറിന്റെ തമ്പുരാക്കൾക്ക്‌ ഒട്ടുംക്ഷമയില്ല. തുഗ്ലക്ക്‌ പരിഷ്‌കാരത്തിന്‌ സമാനമായി നേരം വെളുക്കുമ്പോഴേക്കും ഒരു മുൻകരുതലും ഇല്ലാതെ നോട്ടുനിരോധനം അടിച്ചേൽപ്പിച്ചതുപോലെ ലാഘവത്തോടെയാണ് വാക്കുകൾ പൂട്ടിയിട്ടത്‌. ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം പാർലമെന്റിനുള്ളിൽ റദ്ദാക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഭരണനേതൃത്വത്തിന്‌ അനിഷ്ടമുള്ള പദങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്‌ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണംകെടുത്തുമെന്നുറപ്പ്‌. അതേസമയം, ബിജെപിയുടെ സ്വഭാവത്തിന്‌ തീർത്തും യോജിക്കുന്ന വാക്കുകളാണ്‌ നിരോധിച്ചവയെന്നതാണ്‌ വസ്‌തുത. വിമർശ പ്രയോഗങ്ങൾ ഭയക്കുന്നവരുടെ ഭ്രാന്തൻ തീരുമാനം മാത്രമായല്ല ഈ നീക്കത്തെ നിരീക്ഷിക്കേണ്ടത്‌, ഭാവിയിൽ മറ്റു മൗലികാവകാശങ്ങളും ഔദ്യോഗികമായി റദ്ദാക്കപ്പെടുമെന്ന അപകടമുണ്ട്‌; ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾ ഉന്മൂലനംചെയ്യാനും വഴിതെളിക്കും. അഡോൾഫ്‌ ഹിറ്റ്‌ലറുടെ ജർമനിയിലും ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയിലും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന്‌ ചരിത്രംസാക്ഷിയാണ്‌. ജനങ്ങൾ പൊരുതി തോൽപ്പിച്ച ഏകാധിപത്യവാഴ്‌ച ആഴത്തിൽ അരക്കിട്ടുറപ്പിക്കാനാണ് മോദിയുടെ ശ്രമം. അതിനാൽ ഇനിയും കൂടുതൽ വാക്കുകൾക്ക് മരണവാറന്റ്‌ പ്രതീക്ഷിക്കാം. 1938ൽ ഹിറ്റ്‌ലർ ചില വാക്കുകൾ ദൂരെ കളയാൻ ഉത്തരവിടുകയും ചിലത്‌ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ജൂതരുടെ പാസ്‌പോർട്ടിൽ ചുവന്ന വലിയ അക്ഷരത്തിൽ ‘ജെ’ എന്ന്‌ നിർബന്ധമാക്കുകയുമുണ്ടായി. വൈവിധ്യങ്ങൾ സംരക്ഷിക്കുക ജനാധിപത്യത്തിന്റെ മൗലികസത്തയാണ്‌. അത് അനുവദിച്ചില്ലെങ്കിൽ, ഭരണഘടന നിരർഥകമാകും. അഭിപ്രായങ്ങളോട്‌ ഭരണാധികാരികൾ തുറന്ന സമീപനം കൈക്കൊണ്ടില്ലെങ്കിൽ പൗരന്മാർ വെറും പ്രജകളായി തരംതാഴുന്നതും സ്വാഭാവികം. വിവാദ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചതോടെ ബാലിശ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയറ്റ്‌ രംഗത്തെത്തി. കാലാകാലങ്ങളായി ‘പാർലമെന്ററി മര്യാദ’കൾക്ക്‌ യോജിക്കാത്തതായി കണ്ടെത്തിയ വാക്കുകൾ ഒഴിവാക്കിയിട്ടുണ്ടെന്നാണ്‌ വാദം. അതിന്റെ തുടർച്ചയാണ്‌ പാർലമെന്റ്‌ മന്ദിരത്തിന്റെ സമീപംപോലും നിശ്ശബ്ദ മേഖലയാക്കാനുള്ള തീരുമാനം. വാക്കുകളെയും കൊലചെയ്യുന്ന മോദിയുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ഒന്നിച്ച്‌ അണിനിരക്കേണ്ടതുണ്ട്‌. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : words ban in parliament സഹിഷ്‌ണുത ബഹുസ്വരത അഴിമതിക്കാരൻ സ്വേച്ഛാധിപതി അരാജകവാദി വിനാശപുരുഷൻ മറ്റു വാർത്തകൾ ഗാന്ധിയെന്ന പേര്‌ നവ ഫാസിസത്തിന് ഉൾക്കിടിലമുണ്ടാക്കുന്നു: കെ ഇ എൻ ഫാസിസ്റ്റ്കാലത്തെ അപകടമരണങ്ങള്‍ ഗുജറാത്തിൽ വർഗീയത ആവർത്തിച്ച്‌ ബിജെപി തമിഴ്‌നാട്ടിലെ ‘ഗെറ്റൗട്ട്‌ ഗവർണർ’ ക്യാമ്പയിനും ആരിഫ്‌ ഖാന്റെ കത്തും കേരളത്തിന്റെ കുതിപ്പിന്‌ ഡിജിറ്റൽ സയൻസ് പാർക്ക് കാവിത്തിരയ്‌ക്കെതിരെ പ്രതിഷേധത്തിര തൊഴിലുറപ്പും തകർക്കാൻ മോദി ഭരണം വിഴിഞ്ഞം കലാപ കേന്ദ്രമാക്കരുത് മനുഷ്യത്വരഹിതം, നീതികേട് ---- പ്രധാന വാർത്തകൾ ഇംഗ്ലീഷ്‌ ഗോൾവിരുന്ന്‌ ; സെനെഗലിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ ക്വാർട്ടറിൽ എന്തൊരു ഇന്ദ്രജാലം ! ഫ്രാൻസിനെ ലോകകപ്പ് ക്വാർട്ടറിലേക്ക്‌ നയിച്ച് എംബാപ്പെ വിഴിഞ്ഞം അനിവാര്യം , വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന വൻ പദ്ധതി ; പൗരപ്രമുഖരുടെ തുറന്ന കത്ത്‌ ബഫർ സോണിൽ അരലക്ഷം കെട്ടിടം ; റിപ്പോർട്ട്‌ സർക്കാർ
വെബ്സൈറ്റിൽ പതിനൊന്നിനുള്ളിൽ സതീശനെ പൂട്ടാൻ തരൂർ ഇന്ന്‌ കൊച്ചിയിൽ ; നീക്കങ്ങൾക്ക്‌ എ ഗ്രൂപ്പിന്റെ രഹസ്യപിന്തുണ ഇഎസ്‌ഐ പണവും ഓഹരിവിപണിക്ക്‌ ; കേന്ദ്രനീക്കം പിഎഫ്‌ പണം നിക്ഷേപിച്ചതിനു പിന്നാലെ ശീതകാല സമ്മേളനത്തിന്‌ ബുധനാഴ്‌ച തുടക്കം , കേന്ദ്ര ഭരണപരാജയം ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷം ; 16 പുതിയ ബിൽ അവതരിപ്പിക്കും ബിജെപി ശ്രമം ചാതുർവർണ്യത്തിലൂന്നിയ ഭരണത്തിന്‌ : കെ രാധാകൃഷ്ണൻ സംസ്ഥാന സ്‌കൂൾ കായികോത്സവം : രണ്ടാംനാളിൽ ഐഡിയൽ കുതിപ്പ്‌ പിഎൻബിയിലെ തട്ടിപ്പ്‌ ; നാട്ടുകാരുടെ പണവും തട്ടി , 21.5 കോടിയുടെ തിരിമറി ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
കൊവിഡ് 19 വ്യാപനം തുടങ്ങിയതിന് പിന്നാലെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ജീവിത ശൈലിയുടെ ഒരു ഭാഗമായി മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് കേരളത്തിന്റെ തനത് ബ്രാൻഡായ വി- സ്റ്റാർ. ഇതിന്റെ ഭാഗമായി സാമൂഹ്യ സേവനവും സ്ത്രീ ശാക്തീകരണവും മുൻ നിർത്തി സുരക്ഷിതവും നിരക്ക് കുറഞ്ഞതുമായ മാസ്‌കുകൾ നിർമിക്കുകയാണ് വി- സ്റ്റാർ. ഉന്നതനിലവാരം പുലർത്തുന്നതും ഫാബ്രിക്ക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതുമായ മാസ്‌കുകൾ വായു സഞ്ചാരമുള്ളതും ചർമത്തിനിണങ്ങുന്നതുമാണ്. വിവിധ വർണങ്ങളിലും, പ്രിന്റുകളിലുമുള്ള മാസ്‌കുകൾ വീണ്ടും കഴുകി ഉപയോഗിക്കാവുന്നതാണെന്നതും മറ്റൊരു പ്രത്യേകതയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടി നാല് വ്യത്യസ്ത സൈസുകളിലുള്ള (S,M,L,XL) 12ൽ പരം മാസ്‌ക്കുകളാണ് വി- സ്റ്റാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും സാമൂഹ്യ സുരക്ഷയും മുൻ നിർത്തി കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള 18 സ്വതന്ത്ര യൂണിറ്റുകളിൽ നിർധന വനിതകൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായുള്ള ജീവകാരുണ്യ സംഘടനകൾക്ക് കീഴിലുള്ള നിർമാണ യൂണിറ്റുകളിൽ നിന്നുമാണ് വിസ്റ്റാർ ഉത്പന്നങ്ങൾ നിർമിക്കുന്നത്. മാസ്‌കുകൾക്ക് പുറമേ സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കുമുള്ള ഇന്നർ, ഔട്ടർവെയർ ഉൽപന്നങ്ങൾ നിർമിക്കുന്ന ലൈഫ് സ്റ്റൈൽ ബ്രാൻഡ് സ്ഥാപകയും എംഡിയുമായ ശ്രീമതി. ഷീല കൊച്ചൗസേപ്പിന്റെ സാരഥ്യത്തിൽ വളർച്ചയുടെ പുതിയ ഉയരങ്ങൾ കീഴടക്കിക്കഴിഞ്ഞു. മാത്രമല്ല, #ruraltonational ന്റെ ഭാഗമായി, ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ ഉൾനാട്ടിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും വി- സ്റ്റാർ വെബ് സൈറ്റുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്റ്റാറിന്റെ ഈ പ്രീമിയം മാസ്‌ക്കുകൾ ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യുഎസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. Story Highlights – v star masks, Read more on: covid Crisis ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News Advertisement Advertisement Latest 30 mins ago തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ്; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകും 51 mins ago ‘ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് ആളുകൾ വിളിക്കുന്നത്’; താൻ ജീവനോടെയുണ്ടെന്ന് മധു മോഹൻ 1 hour ago കുടുംബ പ്രേക്ഷക ഹൃദയം കീഴടക്കി ‘ഖെദ്ദ’ 1 hour ago ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ മര്‍ദനം: താന്‍ രോഗിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വൈശാഖ് ആക്രമിച്ചതെന്ന് യുവാവ് 1 hour ago എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം ; എം വി ജയരാജൻ Advertisement Dont Miss മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് കലാശപ്പോരിൽ അന്ത്യം; വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക് മുന്‍ കോണ്‍ഗ്രസ് വക്താവിനെ ബിജെപി വക്താവാക്കി; അമരീന്ദര്‍ സിംഗ് ദേശീയ എക്‌സിക്യൂട്ടീവിലേക്കും തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ്; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകും ‘ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് ആളുകൾ വിളിക്കുന്നത്’; താൻ ജീവനോടെയുണ്ടെന്ന് മധു മോഹൻ കുടുംബ പ്രേക്ഷക ഹൃദയം കീഴടക്കി ‘ഖെദ്ദ’ ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ മര്‍ദനം: താന്‍ രോഗിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വൈശാഖ് ആക്രമിച്ചതെന്ന് യുവാവ് എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം ; എം വി ജയരാജൻ ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ Advertisement Related Stories കിലോയ്ക്ക് 45 രൂപ; ആഢംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ Kerala News നിറം മങ്ങി ബ്യൂട്ടിഷന്മാരും; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു Latest News അതിജീവിക്കാനാകാതെ വഴിയോര ജീവിതങ്ങൾ; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു Kerala News Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
കമ്മട്ടിപ്പാടം എന്ന ചലച്ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി. ബാലചന്ദ്രന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട് കമ്മട്ടിപ്പാടം എന്ന ചലച്ചിത്രസൃഷ്ടി പൂര്‍ണ്ണമാകുന്നതോടു കൂടിയേ അതിന്റെ തിരക്കഥയും പൂര്‍ണ്ണമാകുന്നുള്ളൂ എന്ന്. അത് ചിത്രം കാണുമ്പോള്‍ കാണിയ്ക്കും ബോധ്യപെ്പടുന്നു. ഒരു അച്ചടി വടിവുള്ള ടിപ്പിക്കല്‍ തിരക്കഥയുടെ അസാന്നിധ്യവും, ദൃശ്യങ്ങളുടെ ഭംഗിയിലും, സംഭവങ്ങളുടെ വികാസത്തിലും രൂപീകരിക്കപെ്പടുന്ന കാണലും കമ്മട്ടിപ്പാടത്തെ സാധാരണ പ്രേക്ഷകന് രസിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു ആഖ്യാനമാക്കുന്നു. കമ്മട്ടിപ്പാടം എന്നത് എറണാകുളം ജില്ലയിലെ അഥവാ കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഒരു സ്ഥലം. തികച്ചും ഗ്രാമീണമായിരുന്ന വയലുകളും ചതുപ്പും സാധാരണ മനുഷ്യരും നിറഞ്ഞ അവിടം കാലക്രമേണ നഗരമായിപ്പരിണമിച്ചപ്പോൾ സംഭവിച്ച മൂല്യച്ചുതികളും, ആ നാടിന്റെ തനിമയുള്ള മനുഷ്യന്‍ ആ നാഗരിക കൃത്രിമത്വങ്ങളോട് സമരസപെ്പടുവാനാകാതെ, അപരിഷ്‌കൃതരായി തുടച്ചു നീക്കപ്പെടുന്നതുമാണ് ചിത്രം സഞ്ചരിക്കുന്ന അടിസ്ഥാന രേഖ. പക്ഷേ ആ രേഖ കാണിയെ വ്യക്തതയോടെ ബോധ്യപെ്പടുത്താന്‍ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ക്ക് സാധിച്ചതുമില്ല. പാരിസ്ഥിതികമായ ഒരു കഥാവസ്തു, അവ്യക്തമായ ഹിംസയില്‍ മുങ്ങി എന്തിനെന്നോ, ഏതിനെന്നോ അറിയാത്ത ഒന്നായി ഒതുങ്ങിപ്പോകുന്നു. ബോബെയില്‍ സ്വന്തം ജീവിതം പണയം വച്ച് കാശുള്ളവന്റെ സംരക്ഷകനായി അഥവാ ബോഡി ഗാര്‍ഡായി ജീവിക്കുന്ന കൃഷ്ണന് ഏറെക്കാലത്തിനു ശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ടെലഫോണ്‍ കോള്‍ വരുന്നിടത്താണ് കഥ കമ്മിപ്പാടത്തിലേക്ക് പൂര്‍ണ്ണമായും പറിച്ചു നടപ്പെടുന്നത്. അതിനു മുന്‍പ് ചിത്രാദ്യത്തില്‍ കമ്മട്ടിപ്പാടത്തിന്റെ ഹിംസയെ കാണുന്ന കൃഷ്ണന്റെയും കൂട്ടുകാരന്റെയും അവന്റെ ചേട്ടന്റെയും കുട്ടിക്കാലം കാണിക്കുന്നുണ്ട്. ആഖ്യാനത്തില്‍ തന്റെ സ്ഥിരം ശൈലിയില്‍ തന്നെ കമ്മട്ടിപ്പാടം ഒരുക്കുകയാണ് സംവിധായകന്‍ രാജീവ് രവി. തിരക്കഥയെന്നത് ചലച്ചിത്രസൃഷ്ടിക്ക് അത്ര അത്യന്താപേക്ഷിതമായ ഒന്നല്ല എന്ന് രാജീവ് വിശ്വസിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിലെ അരുകുകളിലേക്ക് നീക്കി നിര്‍ത്തപ്പെട്ട കുറച്ച് മനുഷ്യരുടെ അതിജീവനശ്രമമാണ് കമ്മട്ടിപ്പാടം എന്നു കൂടിപ്പറയാം. അവരതിന് തിരഞ്ഞെടുക്കുന്നതാകട്ടെ മാന്യപൊതുബോധം തെറ്റ് എന്ന് വിധിയെഴുതിയ ഹിംസയുടെ വഴിയും. കമ്മട്ടിപ്പാടത്തിലെ കറുത്ത മനുഷ്യര്‍ക്കിടയില്‍ വന്നു പെടുന്ന വെളുത്ത മനുഷ്യരുടെ കുടുംബമാണ് നായകനെ നിര്‍മ്മിക്കുന്നത്. പക്ഷേ അവനെ തെറ്റുകാരനാക്കുന്നത് കറുത്ത മനുഷ്യരുടെ സഹവാസമാണെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. അവന്റെ സമപ്രായക്കാരനായ ചങ്ങാതി ഗംഗനും, അനിത എന്ന ഗംഗന്റെ ബന്ധുകൂടിയായ അവന്റെ കാമുകിയും, ഗംഗന്റെ ചേട്ടനും അവന്റെ ആരാധ്യപുരുഷനായ ബാലനും ഒക്കെ കറുത്ത മനുഷ്യരുടെ, മണ്ണിന്റെ മക്കളുടെ, കമ്മട്ടിപ്പാടത്തിന്റെ പ്രതിനിധികളാണ്. അവരെല്ലാം തന്നെ ഒടുവില്‍ കറുത്തവര്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ദുരന്തങ്ങളിലേക്ക് വീണു പോകുന്നുമുണ്ട്. എല്ലാം നഷ്ടപെ്പട്ട് ബോംബെയ്ക്ക് പോയ കൃഷ്ണന്‍ ഒടുവില്‍ തിരിച്ചു വരുന്നത് ഗംഗനെ തേടിയാണ്. അവനെ പിന്‍തുടരുന്ന അപകടത്തില്‍ നിന്ന് അവനെ രക്ഷിക്കാനാണ്. എന്നാല്‍ അവന് ഗംഗനെ രക്ഷിക്കാനാകുന്നുമില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ മനോഹരമായ കാഴ്ചകള്‍ കൊണ്ട് പറഞ്ഞു പഴകിയ ക്വട്ടേഷന്‍ കഥകളെയനുസ്മരിപ്പിക്കുന്ന പലപേ്പാഴും ചിത്രം മികച്ച നടന്‍മാരുടെ മികച്ച പ്രകടനത്താല്‍ മാത്രമാണ് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യത്തെ പലപേ്പാഴും സഹനീയമാകുന്നത്. എങ്ങുമെത്താത്ത പോലെ ടിപ്പിക്കല്‍ പ്രതികാരകഥയുടെ ചെടിപ്പ് പേറുന്ന കൈ്‌ളമാക്‌സും കൂടിയായപ്പോള്‍ ചിത്രം ഉദ്ദേശിച്ചതെന്തോ അത് സാധ്യമാക്കുന്നില്ല.. ദുല്‍ഖറിന്റെ ആദ്യ ചിത്രത്തെപ്പോലും പല ഘട്ടങ്ങളിലും ചിത്രം ഓര്‍മ്മയില്‍ കൊണ്ടു വരുന്നു. കൃഷ്ണന്‍ എന്ന നായകകഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം തന്നെ നടത്തി. കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കാന്‍ ദുല്‍ഖറിന്റെ ശൈലിക്ക് അനായാസം സാധിക്കുന്നു. ഗംഗനായി അഭിനയിക്കുന്ന വിനായകന്‍ അഭിനയപാടവം കൊണ്ട് യുവതാരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലാണ് എന്ന് തെളിയിച്ചു. ഗംഗനായി മറ്റൊരു നടനെ ഇനി സങ്കല്‍പ്പിക്കുക അസാധ്യം. ഷൈന ടോം ചാക്കോ, വിനയ് ഫോര്‍ട്ട് തുടങ്ങി മികച്ച അഭിനേതാക്കള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങളായിരുന്നു. കമ്മട്ടിപ്പാടത്തിന്റെ ചതുപ്പില്‍ കട്ടച്ചോരകൊണ്ടടയാളപ്പെടുത്തപ്പെടുന്ന സ്‌നേഹബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, പ്രണയത്തിന്റെ, ബന്ധുത്വങ്ങളുടെ ചിതറിയ ആഖ്യാനം മാത്രമാണ് ചിത്രം. എങ്കിലും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കത്തക്ക ഹിംസ ചിത്രത്തിലില്ല എന്ന് പലപ്പോഴും തോന്നിപ്പോയി. പൂര്‍ണ്ണമായ വ്യാഖ്യാനങ്ങളോ, വിശധീകരണങ്ങളോ ഇല്ലാതെ വന്നുപോകുന്ന കഥാപാത്രങ്ങള്‍ പലതും കമ്മട്ടിപ്പാടത്തിന്റെ കാഴ്ചയെ അസ്വസ്ഥമാക്കുന്നു. ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും കാഞ്ഞങ്ങാടിൽ നിന്നൊരു വൈറ്റ് ആള്‍ട്ടോ - 1744 White Alto Review 18 Nov, 2022 ഒരു കാറാണ് മുഖ്യകഥാപാത്രം. കാറിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഫ്രെയിമിനുള്ളിലേക്ക് കാറിനൊപ്പം കയറിവരുന്ന കഥാപാത്രങ്ങള്‍. ദൃശ്യ മികവിന്റെ പുതിയമുഖവുമായി "കുമാരി". 28 Oct, 2022 കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രണ്ടു മണിക്കൂര്‍ ട്വിസ്റ്റുകളുടെ ഡ്രൈവ്... "നൈറ്റ് ഡ്രൈവ്" 11 Mar, 2022 തുടക്കം മുതല്‍ ഒടുക്കം വരെ ട്വിസ്റ്റുകളുടെ പെരുമഴ തീര്‍ക്കുന്ന ചിത്രമാണ് വൈശാഖിന്റെ നൈറ്റ് ഡ്രൈവ്. എ റിയല്‍ ത്രില്ലര്‍ മൂവി എന്ന് സംശയമില്ലാതെ പറയാം. അന്ധവിശ്വാസങ്ങളെ യുക്തിയാൽ പൊളിച്ചെഴുതിയ "സ്റ്റാർ" 29 Oct, 2021 കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത "സ്റ്റാർ". "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന "സ്റ്റാർ" മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്. More... TRENDING NEWS വിവാദം ഉയര്‍ത്തി ആദ്യ ഡോക്യുമെന്ററി, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍പഠനം നിഷേധിച്ചു, ഐഎഫ്എഫ്കെ ലൈഫ് ടൈം അവാര്‍ഡ് ബേലാ താറിന് 29 Nov, 2022 "കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്"- മുൻ എസ്‍.പി ജോര്‍ജ് ജോസഫ് 24 Nov, 2022 "ഇവിടെ ഭരിക്കുന്നത് പോലീസല്ല പിണറായി വിജയനാ...!!" തകർപ്പൻ ഡയലോഗുമായി "കാക്കിപട" ടീസർ. 26 Nov, 2022 ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും വൈറ്റ് ആള്‍ട്ടോ ഓടിത്തുടങ്ങി, വീണ്ടും ഒരു കാഞ്ഞങ്ങാട് ഉല്പന്നം! 18 Nov, 2022 PHOTO GALLERY VIDEO GALLERY NEW GEN On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance. Eviction of Bigg Boss Malayalam contestant Ranjini Haridas After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas. Incredible 2 : Jack Jack with Disneys version of Avengers ? Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids View More ... ABOUT US Vellinakshatram-a movie lovers delight and No.1 Film Magazine in Kerala from Kalakaumudi Publications. No one knows Malayalam Cinema and its stars like we do. Most exciting film magazine publishing house in Kerala. Started in 1975 by veteran Editor Shri MS Mani. Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. FACEBOOK FEEDS ADVERTISE WITH US SEND Home | Malayalam | Tamil | Hindi | Other | Reviews | Reports | Interviews | Box office | Photos | Videos | Music | New Gen | Print Edition
ജീവിക്കാൻ ഭാ​ഗ്യം വിറ്റ് നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു'വിലെ നടി. ‘ഒന്നു പോ സാറേ’ എന്ന ഒറ്റ ഡയലോ​ഗ് കൊണ്ട് മലയാളികളെ ചിരിപ്പിച്ച എരമല്ലൂർ സ്വദേശിനി മേരിയാണ് ലോട്ടറി വിൽക്കാനായി തെരുവിലേക്ക് ഇറങ്ങിയത്. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. എല്ലാവരെയും പോലെ കൊവിഡ് ആണ് മേരിയുടെ ജീവിതത്തില്‍ വില്ലനായി എത്തിയത്. സിനിമാ പ്രതീക്ഷകൾ തകർത്തു. വായ്പയെടുത്ത് വച്ച വീടിന് ജപ്തി ഭീഷണിയും എത്തിയതോടെ മേരി ലോട്ടറി വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു. രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന മേരി ഉച്ചവരെ ദേശീയപാതയ്ക്ക് സമീപം പൊരിവെയിലത്ത് ലോട്ടറി വിൽക്കും. ദിവസവും 300 രൂപയോളം കിട്ടും. ഭാഗ്യശാലിക്ക് പതിനാറായിരം കോടി; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനിയിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജുവിൽ മേരിക്ക് അവസരം ലഭിക്കുന്നത്. രണ്ട് മക്കളാണ് മേരിക്ക്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുപ്പത്തഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മേരി, ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ ദുരിതങ്ങൾക്ക് ഇടയിലും സിനിമാ മോഹം മേരി കൈവിട്ടിട്ടില്ല. ഏതെങ്കിലും സിനിമാ പ്രവർത്തകർ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിനവും മേരി ലോട്ടറി വിൽക്കാൻ ഇറങ്ങുന്നത്. 2016-ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തിവന്നിരുന്നു. നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക. Last Updated Nov 9, 2022, 7:46 AM IST kerala lottery Follow Us: Download App: RELATED STORIES Kerala lottery Result: Karunya KR 578: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 578 ലോട്ടറി ഫലം പ്രഖ്യാപിച്ചു Kerala lottery Result: Nirmal NR 305 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 305 ലോട്ടറി ഫലം പ്രഖ്യാപിച്ചു 80 ലക്ഷത്തിന്റെ ലോട്ടറി തയ്യൽത്തൊഴിലാളിക്ക്; ഭാ​ഗ്യം തുണച്ചത് സമ്മാനമില്ലെന്ന് കരുതിയ ടിക്കറ്റിന് Kerala lottery Result: Nirmal NR 305: ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 305 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് Kerala Lottery Result: 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 448 ലോട്ടറി ഫലം പ്രഖ്യാപിച്ചു LATEST NEWS ഖത്തറിന്‍റെ ആകാശത്ത് നീല നക്ഷത്രം ഉദിച്ചു; മിശിഹായുടെ ഗോളില്‍ ആദ്യപകുതി അര്‍ജന്‍റീനയ്ക്ക് ആയിരം അഴകില്‍ മെസി; ഓസ്ട്രേലിയക്കെതിരെ അര്‍ജന്‍റീന മുന്നില്‍ ഒറ്റപ്പാലത്ത് 5 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി; പരാതിയുമായി പ്രദേശവാസികള്‍ തോട്ട ഭൂമിയില്‍ നിന്ന് ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ച്, ഒളിപ്പിച്ച് പഞ്ചായത്തംഗം; പുറത്തെടുത്ത് വനംവകുപ്പ്
വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നുവന്ന ആക്രമണകാരികളുടെ പെരുമാറ്റം ജടിലമായിരുന്നു. അവരെ മായാവിയായ പൂതനയോടാണ് ഉപമിക്കേണ്ടത്. ”ഒരാള്‍ക്ക് ചിരിച്ച്, ചിരിച്ച്, ചിരിച്ചുകൊണ്ട് നീചനാകാനാകും” എന്ന് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ട്. (“one can smile and smile and smile yet be a villian”). ഇതായിരുന്നു വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നെത്തിയെ ആക്രമണകാരികളുടെ കാര്യത്തില്‍ സംഭവിച്ചത്. അവര്‍ ചിരിച്ച്, ചിരിച്ച് ഭാരതത്തെ ആത്മവിസ്മൃതിയിലാഴ്ത്തി. അങ്ങനെ മുഴുവന്‍ ദേശവും അവരുടെ കളിപ്പാവയായി. എന്നാല്‍ അവരുടെ കൂടതന്ത്രം അധികനാള്‍ നിലനിന്നില്ല. ആത്മസാക്ഷാത്കാരത്തിന്റെ ദിശയിലേക്ക് ദേശം തിരിഞ്ഞു. 19-ാം നൂറ്റാണ്ടില്‍ മെക്കാളെ സായ്പ് തന്റെ പിതാവിന് ”ഇനി മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ഭാരതം രൂപത്തിലും നിറത്തിലും ഇതുപോലെ നിലനില്‍ക്കുമെങ്കിലും അഭിരുചിയിലും ശൈലിയിലും ഇംഗ്ലീഷുകാരായി മാറും” എന്നെഴുതിയ അതേ വര്‍ഷം വംഗഭൂമിയില്‍ പില്‍ക്കാലത്ത് രാമകൃഷ്ണ പരമഹംസനെന്ന് അറിയപ്പെട്ട ഗദാധരന്‍ ജനിച്ചു. അദ്ദേഹത്തെ താന്ത്രികവിദ്യയില്‍ പാരംഗതനാക്കാന്‍ വേണ്ടി എത്തിയ അംബാ ഭൈരവിയുടെ ജാതി, പ്രായം, ഗ്രാമം എന്നിവ ആര്‍ക്കറിയാം! കാളീമാതാവിന്റെ ആജ്ഞ സ്വീകരിച്ചെത്തിയ അവര്‍ ശ്രീരാമകൃഷ്ണന്റെ ഗുരുവരയായി തീര്‍ന്നു. നൈഷ്ഠിക ബ്രഹ്മചാരിയുടെ ആദ്ധ്യാത്മിക പരിശീലനത്തിനായി എത്തിയ ആ കാലത്തെ യജ്ഞീയാ. സംയോഗ വശാല്‍ ശ്രീരാമകൃഷ്ണന്റെ തപോഗൃഹത്തിന്റെ നിര്‍മ്മാതാവ് അബ്രാഹ്മണ വിഭാഗത്തില്‍ പെട്ട റാണീ രസമണി ആയിരുന്നു. ആധുനിക രാഷ്ട്രീയ പുനര്‍ജാഗരണത്തില്‍ സ്ത്രീയുടെ പങ്ക് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ശ്രീരാമകൃഷ്ണന്റെ സഹധര്‍മ്മചാരിണി ശാരദാദേവിയും ഇതേ ദിശയില്‍ സഞ്ചരിച്ചുവെന്നത് അഭിമാനവും സന്തോഷവും ജനിപ്പിക്കുന്നു. ”ഗോപാലേര്‍ മാ” (ഗോപാലന്റെ അമ്മ)യെപ്പോലുള്ള മറ്റ് അമ്മമാരും ഇതേ ദിവ്യശൃംഖലയുടെ കണ്ണികളായിതീര്‍ന്നു. മധ്യകാലഘട്ടത്തിലെ മാറ്റിനിര്‍ത്തല്‍ പ്രക്രിയ ഇവിടെ അവസാനിക്കുന്നു. ഈ ഈശ്വരീയ പ്രക്രിയയുടെ സര്‍വ്വോച്ചമായ ഉദാഹരണമായിരുന്നു നിവേദിതയുടെ ശുഭാഗമനം. രീതി, നീതി, ദേശം, ധര്‍മ്മം എന്നിങ്ങനെ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അതൊരു പുത്തന്‍വരവ് തന്നെയായിരുന്നു. ജഗദ്ധാത്രിയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട പുതുനൈവേദ്യം! സനാതന ധര്‍മ്മത്തിന്റെ പുണ്യപ്രവാഹത്തില്‍ ആ പ്രജ്ഞാവതി സര്‍വാത്മനാ സമരസപ്പെട്ടു. അവര്‍ എത്രമാത്രം സമരസപ്പെട്ടു എന്ന് കാണിക്കുന്നതാണ്. പിന്നീട് തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നേരത്തെ പറഞ്ഞ ‘അര്‍ദ്ധ വൃഗളം’ എന്ന സൂത്രത്തെ പിടിച്ചുകൊണ്ട് അവര്‍ ഇപ്രകാരം പറഞ്ഞു: ‘സ്ത്രീയും പുരുഷനെ പോലെത്തന്നെ വാസ്തവത്തില്‍ ഒരു മനുഷ്യജീവിയാണെങ്കില്‍, കഴിയാവുന്നത്ര പൂര്‍ണമായി സ്വയം വികാസം പ്രാപിക്കാന്‍ അവനുള്ളത്ര തന്നെ അവകാശം അവള്‍ക്കുമുണ്ട്. പുരുഷന്റെ ലിംഗത്തെക്കുറിച്ച് ഊന്നിപ്പറയാന്‍ കാണിക്കുന്നത്ര തന്നെ മടി സ്ത്രീയുടെതിനെ സംബന്ധിച്ചും നാം കാണിക്കണം. കിട്ടാവുന്നത്ര ഉപാധികളെക്കൊണ്ട് നാം ഒന്നിനെ ഉദാത്തവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതേതോതില്‍ മറ്റേതിനേയും ഉദാത്തവല്‍ക്കരിക്കാന്‍ നാം ശ്രമിക്കണം. സ്ത്രീയുടെ വികാസം നാം ഒരു ലക്ഷ്യമായി കണക്കാക്കണം, പവിത്രമായ ഒരു ലക്ഷ്യം. മാത്രമല്ല, ഇത് സ്വയം സ്ത്രീക്കു വേണ്ടിയായിരിക്കണം, അല്ലാതെ, യാതൊരു വിധത്തിലും പുരുഷന്റെ സന്തോഷത്തിനും നന്മക്കും വേണ്ടിയുള്ള ഒരുപകരണം എന്ന രീതിയിലാവരുത്.”44 സാമാജിക തലത്തില്‍ ആര്യസമാജത്തിലെ സ്ത്രീകളുടെ സംഭാവന ഇതിലുമധികം വ്യാപകമായിരുന്നു. ആര്യസമാജത്തിന്റെ സ്ഥാപകനായ പൂജ്യ ദയാനന്ദമഹര്‍ഷി സ്ത്രീകളുടെ ഉപനയനം വീണ്ടും ആരംഭിക്കുകയും അവര്‍ക്ക് യജ്ഞോപവീത ധാരണത്തിനാവശ്യമായ വൈദിക സംസ്‌കാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ഭാരതത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് സ്ത്രീകളുടെ പങ്കാളിത്തത്തോടെ യജ്ഞം നടത്തുന്ന സമ്പ്രദായം പുനരാരംഭിക്കപ്പെട്ടു. സ്ത്രീകള്‍ക്കും ഹോത്രി, അധ്വര്‍യു, ഉദ്ഗാത, ബ്രഹ്മന്‍ എന്നിവ ആകാമായിരുന്നു. അവര്‍ക്ക് വീണ്ടും വേദാധികാരം ലഭിച്ചു. ആര്യസമാജത്തിന്റെ പതാകയുടെ കീഴില്‍ അനേകം ധര്‍മ്മപ്രചാരികമാര്‍ കടല്‍താണ്ടി മോറീഷ്യസ്, ഫിജി എന്നിവിടങ്ങളില്‍ വരെ എത്തി. ഈ പുത്തന്‍ ബ്രഹ്മവാദിനികള്‍ പ്രവാസികളായ ദേശവാസികള്‍ക്കിടയില്‍ ആര്യധര്‍മ്മം നിലനിര്‍ത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിലും പെണ്‍കുട്ടികള്‍ വിമുഖത കാണിച്ചില്ല. ഇംഗ്ലീഷ് സാഹിത്യരചനയില്‍ അവര്‍ മുന്‍പന്തിയില്‍ നിന്നു. ഇവിടെ കവയിത്രി തോരൂദത്തയുടെ പേര് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വിവേകാനന്ദ സ്വാമികളെക്കാള്‍ ഏഴുവയസ്സ് പ്രായക്കൂടുതലുള്ള അവരുടെ ജീവിതകാലം കേവലം 22 കൊല്ലമായിരുന്നു. എന്നാല്‍ ഹ്രസ്വമായ തന്റെ ജീവിതത്തിനിടക്ക് അവര്‍ ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ കവിതകളെഴുതി. അവരുടെ കവിതാ സംഗ്രഹം ഏന്‍ഷ്യന്റ് ബാലെഡസ് ആന്റ് ലെജന്‍ഡ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ (അിരശലി േആമഹഹമറ െമിറ ഘലഴലിറ െീള ഒശിറൗേെമി) 19-ാം നൂറ്റാണ്ടില്‍ ലണ്ടനില്‍ പ്രകാശനം ചെയ്യപ്പെട്ടു. സാവിത്രി, ലക്ഷ്മണന്‍, ശ്രവണന്‍, ഏകലവ്യന്‍, ധ്രുവന്‍, പ്രഹ്ലാദന്‍ മുതലായവരാണ് കഥാപാത്രങ്ങള്‍. ഇത്രയും കുറഞ്ഞ പ്രായത്തില്‍ ഭാരതീയ സനാതന ധര്‍മ്മ ദര്‍ശനങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം അലൗകികമാണ്. ഒരു ഉദാഹരണമിതാ. പിതാവായ ഹിരണ്യകശിപുവിന്റെ ആജ്ഞയുടെ പാലനം, തന്റെ ഈശ്വരസമര്‍പ്പിതമായ ജീവിതം, ഇവ രണ്ടും പിതാവിന്റെ ശാഠ്യം കാരണം തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രഹ്ലാദന്‍ വളരെ ശരിയായ ഉത്തരം നല്‍കുന്നത് ഇപ്രകാരമാണ്. ”ആദരണീയനായ പിതാവേ, നിങ്ങള്‍ രണ്ടുപേരും പറയുന്നത് കേള്‍ക്കുവാനും അനുസരിക്കാനും ഞാന്‍ സന്നദ്ധനാണ്. പക്ഷെ, ചിലപ്പോഴൊക്കെ വലിയ ധര്‍മ്മവും ചെറിയ ധര്‍മ്മവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നു. ആ സമയത്ത് ചെറിയ ധര്‍മ്മത്തെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം അത്യന്തം ഭയാനകമായ ഹാനിയുണ്ടാവുകയും നാലുപാടും നാശമുണ്ടാകുകയും ചെയ്യും.”45 നമുക്ക് വ്യാസന്‍ പറഞ്ഞ രാജാവായ ശിബിയുടെ കഥ ഓര്‍മ്മിക്കാം. അതില്‍ ദേവേന്ദ്രന്‍ പരുന്തിന്റെ രൂപത്തില്‍ ശിബി രാജാവിനോട് പറയുന്നത് ഇതേ തത്വമാണ്: ‘മഹാരാജാവേ, എന്താണ് മഹത്വപൂര്‍ണം, എന്താണ് ഗൗണമായത് എന്നു നോക്കിയിട്ടുവേണം ധര്‍മ്മ – അധര്‍മ്മങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍.”46 കുമാരീ തോരൂദത്തയുടെ പ്രോജ്വലമായ ഇതേ പാരമ്പര്യത്തെ മുമ്പോട്ടു കൊണ്ടുപോകുന്ന തരത്തില്‍ അതിനുശേഷം ഓരോ സംസ്ഥാനത്തും കവയിത്രികള്‍ ഉണ്ടായി. അവര്‍ ഭാരതീയ ഭാഷകളെ സംപുഷ്ടമാക്കിത്തീര്‍ത്തു. അലങ്കാര ശാസ്ത്രത്തില്‍ പാരംഗതനായ പണ്ഡിതനായ കവി രാജശേഖര്‍ ”പുരുഷനും സ്ത്രീക്കും വൈഭവത്തിന്റെ സഹായത്തോടെ കവികളായിത്തീരാനാകും, മഹത്വത്തിന്റെ അടിസ്ഥാനം ലിംഗഭേദമല്ല.”47 എന്നു പറഞ്ഞത് മഹത്തായ ഈ രാഷ്ട്രത്തില്‍ സ്ത്രീകള്‍ സാര്‍ത്ഥകമാക്കിത്തീര്‍ത്തു. പ്രാചീനകാലത്ത് ലിംഗഭേദത്തിന്റെ പേരില്‍ സംസ്‌കൃതം, പ്രാകൃതം എന്ന തരത്തില്‍ വേര്‍തിരിവുണ്ടാക്കിയവര്‍ക്ക് പ്രബുദ്ധരായ സ്ത്രീരത്‌നങ്ങള്‍ അവരവരുടെ അമൂല്യമായ കൃതികളിലൂടെ ശരിയായ മറുപടി നല്‍കി. അടിമത്തത്തില്‍ കഴിഞ്ഞ ദേശത്തെ സ്വതന്ത്രമാക്കാന്‍ നടന്ന സുദീര്‍ഘമായ സംഘര്‍ഷത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉഗ്രപ്രതാപിയായിരുന്നു മാഡം കാമാ. 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ ദശകത്തില്‍, ഭാരതത്തിന്റെ ‘വന്ദേ മാതരം’എന്ന് മുദ്രണം ചെയ്ത സ്വതന്ത്രപതാക ജര്‍മ്മനിയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ ഉയര്‍ത്തിയത് ആ മഹാവിപ്ലവകാരിണിയായിരുന്നു. അവര്‍ വെട്ടിത്തെളിച്ച പാതയില്‍ ദേശ ത്തെ നൂറുകണക്കിന് വരുന്ന സ്ത്രീശക്തി മുന്നോട്ടു നീങ്ങി. ആ നിരയില്‍ ഗ്രാമീണരും നഗരവാസികളും വിദ്യാഭ്യാസം നേടിയവരും ഇല്ലാത്തവരും പെണ്‍കുട്ടികളും അമ്മമാരും വിപ്ലവപക്ഷക്കാരും സമാധാനപക്ഷക്കാരുമായ അസംഖ്യം അംഗനകള്‍ ഉണ്ടായിരുന്നു. സാമൂഹ്യ പരിഷ്‌ക്കരണ രംഗത്ത് അനേകം വീട്ടമ്മമാര്‍ സധൈര്യം സ്വന്തം കാര്യക്ഷേത്രം വികസിപ്പിച്ച് കാലഹരണപ്പെട്ട ദുരാചാരങ്ങളെ പിഴുതെറിയുന്നതിനായി പ്രവര്‍ത്തിച്ചു. പുതിയ പുതിയ സംഘടനകള്‍ സ്ഥാപിച്ച് അവ നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള കഴിവ് അവര്‍ പ്രകടിപ്പിച്ചു. ശ്രീമതി സാവിത്രീ ഫുലേ, ശ്രീമതി കര്‍വേ എന്നിവര്‍ ഇതിന്റെ രണ്ടു ഉദാഹരണങ്ങളാണ്. വാസ്തവത്തില്‍ രൂഢമൂലമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുക അത്യന്തം കഠിനമാണ്. അതിന്റെ രണാംഗണം സമാജമാണ്. അവിടത്തെ ബ്രഹ്മാസ്ത്രം കുടുംബ പ്രബോധനമാണ്. അത് വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുക സ്ത്രീയ്ക്കാണ്. അസാധാരണമായ ഈ യുദ്ധത്തില്‍ പ്രബുദ്ധരായ നമ്മുടെ അമ്മമാര്‍ വിജയം വരിച്ചു. ബാലവിവാഹം, വൃദ്ധവിവാഹം, സതീമൃത്യു മുതലായ ദുരാചാരങ്ങള്‍ ഇല്ലാതായി. പുനര്‍വിവാഹം, വിധവാവിവാഹം, സ്ത്രീവിദ്യാഭ്യാസം, കടല്‍ കടന്നുപോകല്‍ മുതലായ പരിഷ്‌ക്കാരങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഇപ്പോഴും ആ സമരം തുടരുന്നുവെന്ന് നിസ്സങ്കോചം അംഗീകരിക്കാനാകണം. ഇനിയും തെറ്റായ ആചാരങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രബുദ്ധമായ മനസ്സുകൊണ്ട് അവയെ ഉന്മൂലനം ചെയ്യുക സാധ്യമാണ്. ഇതേ പ്രവാഹത്തില്‍ ശരിയായ നവീന രീതികള്‍ സ്വീകരിക്കാനുമാകും. സ്വാതന്ത്ര്യാനന്തരം വര്‍ത്തമാന ഭാരതത്തില്‍ സ്ത്രീയുടെ ചിത്രം അത്യന്തം ആശാപൂര്‍ണ്ണമാണ്. തുല്യതയുടെ ഭാവത്തോടെ സ്ത്രീകളുടെ പുതിയ തലമുറ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ടെന്നതോടൊപ്പം ജലം-കര-ആകാശം എന്നിവയുടെ കാര്യങ്ങളില്‍ തുല്യമായ സംഭാവനകള്‍ നല്‍കുന്നുമുണ്ട്. യാഥാസ്ഥിതികരല്ലാത്ത അവര്‍ ശാസ്ത്രതല്പരരാണെന്ന് കാണുന്നു. ശ്രദ്ധയോടൊപ്പം അഭിവാഞ്ഛയുടെ ഉടമകളാണവര്‍. ഇപ്പോഴത്തെ നമ്മുടെ സഹോദരിമാരെ കാണുന്ന സമയത്ത്, വീണ്ടുമൊരിക്കല്‍ മഹത്തായ ഈ ദേശത്ത് ഒരേ സമയത്ത് അനേകം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിവുള്ള നാരീമണികള്‍ ആവിര്‍ഭവിക്കുകയും വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രശോഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ഹൃദയത്തില്‍ അങ്കുരിക്കുന്നു. ________________________________________________________ 44. If woman is really as much a human being as man, then she has the same right to her fullest possible development as he has. If we should hesitate to emphasise the sex of man then we ought must seek equally to ennoble the other. The development of woman must be regarded and end, a sacred end. And this for the sake of woman must be regarded an end, a sacred end. And this for the sake of woman herself and not in anyway as a mere acessory to the happiness or well being of man. (Complete Works of Nivedita – Vol 3 – P-453) 45. Let not my words, Sire, give you offence To thee, and to my mother, both I give as due all reverence, And to obey thee am not loth. But higher duties sometimes clash With lower – then the last must go- Or there will come a fearful crash In lamentation, fear, and woe.” 46.ഗുരുലാഘവമാദായ ധര്‍മ്മാധര്‍മ്മവി നിശ്ചയേ യതോഭൂയാംസ്തതോ രാജന്‍ കുരുഷ്വ ധര്‍മ്മനിശ്ചയം. (മഹാഭാരതം. വനപര്‍വ്വം 131-13) 47.പുരുഷവത് യോശിതോപി കവ: ഭവേയു: സംസ്‌കാരോ ഹ്യാത്മനീ സമവൈതി ന സ്‌ത്രൈണം പൗരഷം വാ വിഭാഗം അപേക്ഷതേ. (കാവ്യമീമാംസാ) Tags: ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍ Share20TweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related Posts ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5) ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും വെല്ലസ്ലിയെ വിറപ്പിച്ച പഴശ്ശിരാജ ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…! മതനവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുക മേയറുടെ കത്ത് മഞ്ഞുമലയുടെ തുമ്പ് മാത്രം Kesari Shop കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500 മൗനതപസ്വി - ടി. വിജയന്‍ ₹180 Follow @KesariWeekly Latest കേരളമെന്ന കുരുതിക്കളം നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5) മാഗ്കോം ഉദ്ഘാടനം ചെയ്തു നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍ ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും JNU New Delhi and MAGCOM Kozhikode signs MOU ഡൽഹി ജെ.എന്‍.യു സർവ്വകലാശാലയും കോഴിക്കോട് MAGCOM ഉം ധാരണാപത്രം ഒപ്പ് വച്ചു. മയിൽപ്പീലിക്കൂട്ടം വയനാട്ടിലേക്ക് Load More മേൽവിലാസം പി.ബി. നമ്പര്‍: 616 59/5944F9 കേസരി ഭവൻ മാധവന്‍ നായര്‍ റോഡ്‌ ചാലപ്പുറം പോസ്റ്റ് കോഴിക്കോട് 673 002 Phone: 0495 2300444, 2300477 Email: [email protected] കേസരിയെ കുറിച്ച് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
ഓണം എല്ലാ മറുനടാന്‍ മലയാൡളുടെയും മനസ്സില്‍ ഗൃഹാതുര ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍. ബാല്യകാലത്ത് നമ്മുടെയെല്ലാം നാവില്‍ തുമ്പത്ത് തത്തിക്കളിച്ച രണ്ടുവരികളാണ് മാവേലി നാടു വാണിടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ ഇന്ന് മനുഷ്യരെല്ലാവരും ഒന്നുപോലെയെന്ന് ചിന്തിക്കുക കൂടി വിഷമം-അത് ഒരു വിരോധാഭാസമായി തോന്നാം. ആ വരികളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. നാം അത് വിണ്ടെടുക്കേണ്ടിയിരിക്കുന്നു. അറുപതുകളിലും എഴുപതുകളിലും മലയാൡകള്‍ അമേരിക്കയിലേക്കു കുടിയേറി തുടങ്ങുമ്പോള്‍ ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ കാണുമ്പോള്‍ നക്കിതിന്നാനുള്ള സ്‌നേഹം. അഞ്ചു പതിറ്റാണ്ടുകൊണ്ട് നമുക്കു വന്ന മാറ്റം ഇത്തരുണത്തില്‍ ഒന്നു തിരിഞ്ഞുനോക്കേണ്ടത് ആവശ്യമാണ്. ഇന്നു നാം സാമ്പത്തികമായി വളരെ മുന്നേറി എന്നത് വാസ്തവമാണ്. എന്നാല്‍ ആ മുന്നേറ്റത്തില്‍ നമ്മുടെ മ ലയാള സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന പലതും നഷ്ടപ്പെട്ടു എന്നു പറയാതിരിക്കാന്‍ വയ്യ. സ്വജന സ്‌നേഹം, സാഹോദര്യം, ഒരുമ തുടങ്ങിയ മൂല്യങ്ങള്‍ സാമ്പത്തികമായി മുന്നേറാനുള്ള മത്സരത്തില്‍ കൈമോശം വന്നു. ഇന്ന് നാലു മലയാളികള്‍ കൂടിയാല്‍ നാലാമനെ ചേര്‍ത്ത് മൂന്നു സംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അ തിശയോക്തി കലര്‍ത്തിയാണങ്കിലും ഒരാള്‍ പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല. സ്വാര്‍ത്ഥതയാണ് ഇതിനെല്ലാം മുഖ്യകാരണമെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമമില്ല. നമ്മില്‍ പലരും നമുക്കുവേണ്ടി മാത്രം അതല്ല എങ്കില്‍ നമ്മുടെ കുടുംബത്തിനോ മതത്തിനോ, മതവിഭാഗത്തിനോ വേണ്ടി മാത്രം ചിന്തിക്കുന്നു. വിഭാഗിയ ചിന്തകള്‍ നമ്മെ പലതട്ടുകളിലാക്കിയിരിക്കുന്നു. ഈ എഴുത്തുകാരന്‍ മല്ലപ്പള്ളിക്കാരനായതുകൊണ്ട് മല്ലപ്പള്ളിയില്‍ നിന്നുള്ളവരെ കാണുന്നതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. എന്നാല്‍ എനിക്കു നിലനില്ക്കാന്‍ മല്ലപ്പള്ളിയും എന്റെ മതവിഭാഗവും മതി, മറ്റുള്ളവരുടെ സഹകരണം ആവശ്യമില്ല എന്നത് സാമ്പത്തിക മുന്നേറ്റം നമ്മില്‍ വരുത്തിയ ഒരു സ്ഥിതിവിശേഷമാണ്. നിലനില് ക്കാന്‍ മല്ലപ്പള്ളിപോലും വേണ്ട എന്റെ മതവിഭാഗം മാത്രം മതി എന്ന സ്ഥിതിയും ആയിട്ടുണ്ട്. കാരണം മതവിഭാഗങ്ങള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ മല്ലപ്പള്ളി സംഗമം എന്ന സംഘടനയില്‍ പോലും വന്ന് സഹകരിക്കുന്നതിന് തടസമാകുന്നു സാമ്പത്തിക മുന്നേറ്റത്തോടുകൂടി മൂല്യങ്ങള്‍ കൈമോശം വരുകയും അതിന്റെ സ്ഥാനത്ത് ഞാനെന്ന ഭാവവും അതില്‍നിന്നുളവാകുന്ന ഈഗോയും തല ഉയര്‍ത്തി ഇന്ന് മതമെന്ന കണ്ണടയില്‍ക്കൂടി മാത്രമേ പലര്‍ക്കും മറ്റുള്ളവരെ കാണുന്നതിനു സാധിക്കുന്നുള്ളു-അഞ്ചു പതിറ്റാണ്ടും സാമ്പത്തിക മുന്നേറ്റവും നമ്മില്‍ വരുത്തിയ മാറ്റം. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളികള്‍ കൂടുതലായി അമേരിക്കയിലേക്കു ചേക്കേറിയപ്പോള്‍ ആ രാധന അഥവ പൂജയുടെ ആവശ്യത്തിനായി നാം മതപുരോഹിതന്മാരെയോ പൂജാരികളെയോ ക്ഷണിച്ചുവ രുത്തി. അവര്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യത്തില്‍ സുരക്ഷിതത്വമില്ലാഴ്കയില്‍, ഈശ്വരവിശ്വാസക്കുറവ് കാരണം നമുക്കു ചുറ്റും വേലികള്‍ തീര്‍ത്തും വലിയ വലിയ ആരാധനാ സൗധങ്ങളും; അതിനകത്ത് എല്ലാ ലഭ്യമാണ് എന്നുവന്നു- ആരാധനയും, പൂജയും, ആട്ടവും പാട്ടും, കായിക വിനോദങ്ങളും, വിനോദസഞ്ചാരവും എല്ലാം എല്ലാം. അവര്‍ ദൈവത്തിന്റെ പ്രതിപുരുക്ഷന്മാരാകയാല്‍ അവര്‍ പറയുന്നതെല്ലാം നാം വേദവാക്യമായി കരുതി. ഒരു പിതാവ് തന്റെ മരണക്കിടക്കയില്‍ അന്യോന്യം വഴക്കടിച്ചിരുന്ന മക്കളെയെല്ലാം വരുത്തി ഓരോരുത്തര്‍ക്കും ഓരോ വടികൊടുത്തിട്ട് അത് ഒടിക്കുവാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും നിഷ്പ്രയാസം അവര്‍ക്കു കിട്ടിയ വടി ഒടിച്ചു. എന്നാല്‍ വടികളെല്ലാം കുട്ടിക്കെട്ടിയപ്പോള്‍ ആര്‍ക്കും അത് ഒടിക്കാന്‍ സാധിച്ചില്ല. കാര്‍മേഘത്തിനിടയിലും ഒരു രജതരേടെ കാണുന്നുണ്ട്. ഒരു ചെറിയ കൂട്ടമായ മലയാളി സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടു കൂടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‌ കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയും ജൂലി മാത്യു ജഡ്ജ് ആയുംതിരഞ്ഞെടുക്കപ്പെട്ടത്. മതം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങാതെ കൂടുതല്‍ വിശാലമായി ചിന്തിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഇതിലും ഉന്നതമായ വിജയങ്ങള്‍ നമുക്ക് കൈവരിക്കാന്‍ കഴിയും. എന്റെ മതവിഭാഗം ഒരുക്കുന്ന ഓണാഘോഷം അതല്ല എങ്കില്‍ മല്ലപ്പള്ളി സംഗമം പോലുള്ള പ്രദേശിക ഓണാഘോഷങ്ങള്‍ക്ക് ഉപരിയായി ജാതിമത പ്രാദേശിക വേലിക്കെട്ടുകള്‍ക്കപ്പുറം മലയാളികള്‍ അതല്ലങ്കില്‍ ഇന്ത്യാക്കാര്‍ എന്ന നിലയില്‍ നമുക്ക് ഒന്നിക്കാനും സഹകരിക്കുവാനും കഴിയണം. പ്രാദേശിക സംഘടനകള്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് മലയാളികള്‍ എന്ന നില യില്‍ നമുക്ക് സഹകരിക്കുന്നതിന് തടസ്സമാവാന്‍ പാടില്ല. സമാധാനം ശക്തിയില്‍ കൂടിയെന്നത് പ്രസിഡന്റ് റെയ്ഗന്റൈ ഒരു സന്ദേശമായിരുന്നു. നമുക്ക് ഇവിടെ നിര്‍ഭയമായി വസിക്കണമെങ്കില്‍ നമുക്കുവേണ്ടി സംസാരിക്കാന്‍ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ അധികാര കസേരകളില്‍ ഉണ്ടായിരിക്കണം. അതിന് നാം ഒരുമിച്ചുനിന്ന് കൂട്ടായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയില്‍ ഇന്നുകാണുന്ന എല്ലാ സാമ്പത്തികവും ശാസ്ത്രീയവും ആരോഗ്യപരവും വിദ്യാഭ്യാസപര വുമായ മുന്നേറ്റങ്ങള്‍ നാം അതിനുവേണ്ടി ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ന്യൂന പക്ഷവിഭാഗങ്ങള്‍ നടത്തിയിരുന്ന സ്‌കൂളുകളും, കോളേജുകളും ആശുപത്രികളും ചാരിറ്റി സ്ഥാപനങ്ങളും ഇന്ത്യയുടെ കെട്ടുപ ണിയില്‍, ഇന്ത്യയുടെ ഇന്നത്തെ ജി.ഡി.പിയില്‍ഉള്ള പങ്ക് പലരും വിസ്മരിക്കുന്നു. മതങ്ങള്‍ അമേരിക്കയില്‍ മലയാളി സമൂഹത്തെ പലതട്ടുകളിലാക്കിയതുപോലെ ഇന്ത്യയിലും മതം മനുഷ്യനെ സഹകരിക്കാന്‍ പറ്റാത്ത വിധം പലതട്ടുകളിലാക്കിയിരിക്കുകയാണ്. ഇന്നു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നയം വിഭാഗിയതയുടെ നയമാണ്. ഹിന്ദുക്കളുടെ സഹകരണം മാത്രം മതി രാജ്യം ഭരിക്കുവാന്‍ എന്നതാണ് അവരുടെ ചിന്താഗതി. അത് ഒരിക്കലും സ്ഥായിയായ പുരോഗമനം കൊണ്ടുവരികയില്ല. താമസിയാതെ വിഘടന വാദവും ശഫിലീകരണ ശക്തികളും തലപൊക്കും ഇന്ത്യയെ ഒരു മിച്ചുനിര്‍ത്തിയ ഭിത്തിയില്‍ വിള്ളലുകള്‍ വീഴാന്‍ അധികം സമയം വേണ്ടിവരികയില്ല. സൈനിക ശക്തികൊണ്ട് അതല്ലങ്കില്‍ പോലീസ് മുറകള്‍കൊണ്ട് ആര്‍.എസ്.എസ്.കായിക ബലം കോണ്ട് ഈ ഭിത്തിയില്‍ പിടിച്ചുനിര്‍ത്താം എന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. വിഭാഗിയതയുടെ സ്ഥാനത്ത് സ്‌നേഹവും സാഹോദര്യവും ഒരുമയും നിലനില്‍ക്കട്ടെ എന്ന് ആശിക്കുന്നു. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഇന്നത്തെ രാഷ്ട്രീയ സാമുദായിക സ്ഥിതിക്ക് ഹൈന്ദവ സഹോദരങ്ങളെ മാത്രം പഴിചാരുന്നത് ശരിയല്ല. ഓരോ സമൂഹത്തിനും അവരുടേതായ പങ്കുണ്ട്. ഗള്‍ഫില്‍നിന്നും അമേരിക്കയില്‍ നിന്നും ഒഴുകിയെത്തിയ പണം പല ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളുടെ ജീവിതരീതിയില്‍ വലിയമാറ്റം വരുത്തുകയും, മറ്റുള്ളവരെ മറന്നുള്ള പെരുമാറ്റങ്ങള്‍ ഹൈന്ദവ സഹോദരങ്ങളില്‍ നിക്ഷേധാന്മക വികാരങ്ങള്‍ ഉളവാക്കിയെങ്കില്‍ അത് സ്വാഭാവികം മാത്രം. കൂടാതെ ഇവരില്‍ ചിലര്‍ ഹൈന്ദവമതവികാരങ്ങളെ വ്രൃണപ്പെടുത്തുന്ന രീതിയില്‍ തങ്ങളുടെ മതവിശ്വാസമാണ് ശരിയായ മതമെന്ന് പ്രചരണം നടത്തുകയും ചെയ്തു. അതുകൊണ്ട് നമുക്ക് പഴയതെക്കെ മറന്ന് ആദ്യം ഉണ്ടായിരുന്നതായ സ്‌നേഹത്തിലേക്കും സാഹോദര്യത്തിലേക്ക് തിരിച്ചുപോകാം. നമുക്ക് തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് കേരളവും ഇന്ത്യയും പുതുക്കിപണിയാം. ഓരോരുത്തരും മറ്റു സ ഹോദരങ്ങളോട് പറയാന്‍ കഴിയട്ടെ, നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം. അതെ നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം അതല്ല എങ്കില്‍ നിങ്ങളെക്കൂടാതില്ലല്ലോ ഞങ്ങളുടെ ഉള്ളില്‍ പൂക്കാലം അതുതന്നെയായിരിക്കട്ടെ നമ്മുടെ ഓണക്കാല തീരുമാനവും. നഷ്ടപ്പെട്ടുപോയ സാഹോദര്യവും സമുദായിക മൈത്രിയും സഹിഷ്ണതയും നമുക്ക് വീണ്ടെടുക്കാം. Facebook Comments Comments Anthappan 2019-09-11 12:05:44 A good step in the right direction, especially in writing an article like this. I am glad that you haven't filled your personal philosophy of faith and Jesus into it. But, to make sure that there is a change in your approach, we need to read your future articles. At this time we don't know you are a fox disused as a lamb. Your Jesus once said that so many people will come to the world claiming that "I am Jesus incarnated " Ninan Mathulla 2019-09-14 13:21:37 The general attitude here is, if you are not with me you are against me. If you do not support 100% what I say then you are against me and you are my enemy. I see Anthappan is the only person who gives a positive comment here. Thanks for the kind words. About Anthappan’s opinion on atheism, let me quote from Jayan Varughese’s article (No. 35), ‘ഞാനും, നിങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പൊതു സമൂഹം അനുവര്‍ത്തിക്കേണ്ട അനേകം കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, വ്യക്തി എന്ന നിലയില്‍ എനിക്കുള്ള എല്ലാ ചിന്താ സ്വാതന്ത്ര്യവും അതേ അളവില്‍ നിങ്ങള്‍ക്കും ഉണ്ട് എന്ന് സമ്മതിക്കാനുള്ള മാന്യത. സജീവവും, താള നിബദ്ധവുമായ ചലന സംപ്രദായങ്ങളിലൂടെ, അനന്തമായ കാലത്തിന്റെ അപാരമായ അതി സാഹസികതയിലൂടെ, എന്നെയും, നിങ്ങളെയും വഹിച്ച് കൊണ്ട് അനവരതം യാത്ര ചെയ്‌യുന്ന ഈ മഹാ പ്രഞ്ചത്തിന് അനുസ്യൂതമായി ലഭ്യമാവുന്ന ഒരു ഊര്‍ജ്ജ സ്രോതസ് എങ്ങോ, എവിടെയോ ഉണ്ടെന്ന് എല്ലാ ഭൗതിക വാദങ്ങളുടെയും തല തൊട്ടപ്പനായ ആധുനിക ശാസ്ത്രം തന്നെ തല കുലുക്കി സമ്മതിക്കുന്‌പോള്‍, അത് ദൈവമാണെന്ന് വിശ്വസിക്കുന്നവനെ അതിനുള്ള അവന്റെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വെറുതേ വിട്ടു കൂടെ ? അത് ദൈവമല്ലെന്ന് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം തച്ചുടക്കാന്‍ അവന്‍ വന്നാല്‍ അവനെ എതിര്‍ക്കാന്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടാവും.” Let us stop fighting on if there is a God or not. Both are faiths. Our knowledge base and experiences are different. Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളോടു മാത്രമല്ല, ക്യൂബയില്‍ ഫിദെല്‍ കാസ്‌ത്രോയുടെ ഏകാധിപത്യ പ്രവണതകളോടും നികനോര്‍ പാര്‍റ-ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെപ്പോലെ-രാജിയായില്ല. നികനോര്‍ പാര്‍റയുടെ (1914-2018) കവിതകളില്‍, മുദ്രാവാക്യസദൃശമായി, നമ്മുടെ നാട്ടില്‍-ഒരുപക്ഷേ, അമേരിക്കയൊഴികെ എല്ലാ നാട്ടിലും-പ്രചുരപ്രചാരം നേടിയതാണ്, ‘അമേരിക്ക, നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാണ്,’ അഥവാ, ‘സ്വാതന്ത്ര്യം പ്രതിമ മാത്രമായ അമേരിക്ക’ എന്ന വരികള്‍. ‘മുദ്രവാക്യത്തിന്റെ സൗകര്യ’ത്തിനായി ഒറ്റവരിക്കവിതയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഇനി ഒറ്റവരിക്കവിതയായും പാര്‍റ എഴുതിയിട്ടുണ്ടാകുമോ? പാര്‍റയുടെ കാര്യമായതിനാല്‍, ഒന്നും ഉറപ്പിച്ചു പറയാനാവില്ല, സ്വന്തം കവിതകളെ മാറ്റുകയും തിരുത്തുകയും ചെയ്യുക കവിയുടെ പതിവായിരുന്നു, രാഷ്ട്രീയനിലപാടുകള്‍ അന്ധാളിപ്പിക്കുന്ന തരത്തില്‍ മാറ്റുകയും ചെയ്യാറുണ്ടായിരുന്നു. വലിയ സദസ്സുകളില്‍ കവിത വായിച്ചശേഷം, അവ തിരിച്ചെടുക്കുന്നതും പാര്‍റയുടെ-മാത്രം-സമ്പ്രദായമായിരുന്നു (‘ഞാന്‍ പറഞ്ഞതെല്ലാം ഞാന്‍ തിരിച്ചെടുക്കുന്നു’ എന്നു പേരിട്ട ഒരു കവിതയും ഉണ്ടല്ലോ.) അതിനാല്‍ നാം വിധിക്കേണ്ടതില്ല: ‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ വിധിക്കരുത്.’ (മത്തായി 7:2) നികനോര്‍ പാര്‍റ, ഒരു അമേരിക്കന്‍ വിരോധിയോ അമേരിക്കന്‍ അനുകൂലിയോ ആയിരുന്നില്ല. ഒരു കാലത്ത് ലാറ്റിനമേരിക്കയിലെങ്ങും നിറഞ്ഞുനിന്നിരുന്ന ഒരു ചുമരെഴുത്ത്, പാര്‍റയെക്കുറിച്ചെഴുതുമ്പോള്‍ കവി റൗള്‍ സുരീറ്റ (നമുക്ക് നന്നേ പരിചിതന്‍, കൊച്ചി-മുസിരിസ് ബിനാലെയില്‍ (2016) മുഖ്യാതിഥിയും ആശാന്‍ പ്രൈസ് (2018) ജേതാവും) എടുത്തെഴുതുന്നുണ്ട്: ”യാങ്കികളേ വീട്ടില്‍ പോകൂ/പക്ഷേ, കൂടെ എന്നെയും കൂട്ടൂ”. ഈ മുദ്രാവാക്യത്തില്‍ എല്ലാം ഉണ്ട്! പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍ ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌ Share Prev Post Sharjah International Book Fair 2022: Curtains rise with Publishers Conference at Sharjah International Book Fair
നെടുകണ്ടം: പഞ്ചായത്ത് അംഗത്തെ വാഹനമിടിച്ച് കൊലപെടുത്താൻ ശ്രമം. കരുണാപുരം പഞ്ചായത്ത് എട്ടാം വാർഡ് അംഗവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജയ്‌മോൻ നെടുവേലി ഗുരുതര പരിക്കുകളോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത്സംബന്ധിച്ച് കൂട്ടാർ സ്വദേശി വാലാങ്കരയിൽ ഷാജഹാനെതിരെ പൊലീസ് കേസെടുത്തു.കൂട്ടാറ്റിൽ നിന്നും ഈറ്റക്കാനം പോകുന്നതിനിടയിലാണ് ജയ്‌മോൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന് പിന്നിൽ മൂന്ന് തവണ ജീപ്പ് ഇടിപ്പിച്ചത് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ വാഹനം നാട്ടുകാരുടെ സഹായത്തോടെ മാറ്റുന്നതിനിടയിലും ജീപ്പ് ഇടിക്കാൻ ശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു. ജയ്‌മോൻ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കരുണാപുരം ഗ്രാമ പഞ്ചായത്തിലെ വാഹനം ഓടിക്കാൻ തന്നെ ചുമതലപെടുത്തണമെന്ന് ഷാജഹാൻ പഞ്ചായത്ത് പ്രസിഡന്റ് നോടും, മറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പി എസ്. സി വഴി യോഗ്യത നേടിയയാൾ ഉണ്ടന്നും അതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലന്നും അറിയച്ചതിന്റെ വൈര്യാഗത്തിലാകാം തന്നെ കൊലപെടുത്താൻ ശ്രമിച്ചതെന്ന് ജയ്‌മോൻ പറഞ്ഞു. സംഭവത്തിൽ കമ്പംമെട്ട് പോലീസ് കേസെടുത്തു. JOIN THE DISCUSSION ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. RELATED NEWS kerala രാഷ്ട്രീയ കൊലക്കേസിൽ 1 വർഷം വരെ ശിക്ഷ ഇളവ്, രാഷ്‌ട്രീയ കൊലക്കേസ് പ്രതികൾക്ക് ഇളവ് ആദ്യം ശിക്ഷ ഇളവ് kerala ലഹരി മരുന്നുമായി അറസ്റ്റിൽ കോടതി റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ലഹരി മരുന്നുകളുമായി യുവാക്കളെ പിടികൂടി kerala തിരക്കുണ്ടാക്കി മാലമോഷണം: തമിഴ്നാട് സ്വദേശിനികൾ പിടിയിൽ ആരാധനാലയങ്ങളിലും ബസുകളിലും തിക്കുംതിരക്കുമുണ്ടാക്കി മാലപൊട്ടിക്കുന്ന തിരുട്ടുസംഘത്തിലെ നാല് സ്ത്രീകൾ പൊലീസ് പിടിയിലായി. kerala ഉന്നമിട്ടത് ചാകര, കിട്ടിയത് 'ജയിൽ" പട്ടുസാരിയെ ധരിക്കൂ. കൈയിലും കഴുത്തിലും നിറയെ ആഭരണങ്ങൾ. kerala പശ്ചിമബംഗാൾ യുവതിയെ വെട്ടിയ മുൻ സുഹൃത്തിനായി അന്വേഷണം കൊച്ചി: അന്യസംസ്ഥാനക്കാരിയായ ബ്യൂട്ടീഷ്യനെ പ്രണയപ്പകയാൽ മുൻ സുഹൃത്ത് നടുറോഡിൽ വെട്ടിവീഴ്ത്തി. കൈക്കും മുതുകിനും ആഴത്തിൽ മുറിവേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ kerala വിമാനത്തകരാർ ചതിച്ചു; 70 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ നെടുമ്പാശേരി: കരിപ്പൂർ വിമാനത്താവളം വഴി 70 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്തിന് ശ്രമിച്ചയാൾ വിമാനം തകരാറിലായപ്പോൾ കൊച്ചിയിൽ കസ്റ്റംസിന്റെ പിടിയിലായി. kerala വൃദ്ധയുടെ മാല കവർന്ന പ്രതികൾ അറസ്റ്റിൽ ഇരുചക്രവാഹനത്തിലെത്തി വൃദ്ധയുടെ മാല കവർന്ന കേസിലെ പ്രതികളായ വടക്കേകാട് കണ്ടേങ്ങാട്ട് വീട്ടിൽ കിരൺ (30), ഗുരുവായൂർ പുത്തൻപള്ളി സ്വദേശി പനക്കൽ kerala 5.20 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി വിമാനത്താവളത്തിൽ വച്ച് സിംഗപൂരിലേക്കുള്ള യാത്രക്കാരന്റെ ബാഗിൽ നിന്ന് 5.25ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി. kerala ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കുന്നംകുളത്ത് പിടിയിൽ കുന്നംകുളം: കിഴക്കേ അങ്ങാടിയിൽ വീട്ടമ്മയുടെ മൂന്നു പവനോളം വരുന്ന സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ഗുരുവായൂർ പുത്തൻപള്ളി പനക്കൽ വീട്ടിൽ എഡ്വിൻ kerala ഇരയായ സ്ത്രീയെ മർദ്ദിച്ചു; പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സി ഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ് തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സി ഐ എ.വി സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ശാരീരികമായി kerala ക്രിസ്‌മസ്, ന്യൂ ഇയർ സമയത്ത് ആലപ്പുഴയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പ്ളാനിനെ കുറിച്ച് ഐ ബിക്ക് വിവരം ലഭിച്ചു, രണ്ടു പേർ അറസ്‌റ്റിൽ ആലപ്പുഴ: കാർത്തികപ്പള്ളി പല്ലനയിൽ 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് / ന്യൂ TAGS: LOCAL NEWS, IDUKKI KERALA KAUMUDI EPAPER TRENDING IN CASE DIARY കരിപ്പൂരിലേയ്ക്ക് സ്വർണം കടത്തുന്നതിനിടെ വിമാനം ചതിച്ചു; നെടുമ്പാശേരിയിൽ നിന്ന് കള്ളനെ കയ്യോടെ പിടികൂടി കസ്റ്റംസ് ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ച പ്രധാനാദ്ധ്യാപിക അറസ്റ്റിൽ പാലക്കാട് ബിവറേജസ് ഔട്ട്‌ലറ്റിൽ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് കേസെടുത്തത് ഒരാഴ്ച വൈകി പിഞ്ചുകുഞ്ഞിനെ കമ്പിവടികൊണ്ട് അടിച്ച പിതാവ് അറസ്റ്റിൽ മോഡലെന്ന് പറഞ്ഞ് യുവതിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു, നഗ്നചിത്രങ്ങൾ കൈക്കലാക്കി; റിസോർട്ടിലെത്തിച്ച് പല തവണ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ VIDEOS PHOTO GALLERY സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. TRENDING IN CASE DIARY യുവാവിന്റെ അവയവങ്ങൾ ഓരോന്നായി തകരാറിലായി, ഒടുവിൽ മരണം, കാമുകനൊപ്പം ജീവിക്കാൻ ഭാര്യ പതിവായി ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് പൊലീസ്; ഭർതൃമാതാവിന്റെ മരണത്തിലും ദുരൂഹത വീണ്ടും പ്രണയപ്പക; കൊച്ചിയിൽ യുവതിയെ നടുറോഡിൽ വെട്ടിവീഴ്‌ത്തി മുൻ കാമുകൻ ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കാൻ ഉപയോഗിച്ചത് ചൈനീസ് നിർമിത മാരകായുധം; അഫ്താബിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് KERALA KAUMUDI GENERAL ABOUT US CORPORATE OFFICE PRIVACY POLICY PRIVACY POLICY-KAZHCHA COPYRIGHT POLICY ADVERTISEMENT DISCLAIMER PRINT AD RATES OUR OFFICES ONLINE DIVISION EDITORIAL DESK MARKETING DESK SECTIONS LATEST KERALA LOCAL OBITUARY NEWS 360 CASE DIARY CINEMA OPINION PHOTOS LIFESTYLE SPIRITUAL INFO+ ART ASTRO CONTACT US EDITORIAL ADVERTISMENTS CIRCULATION BROADCASTING KAUMUDY TV ADS PERIODICALS FLASH MOVIES CRM DEPT KAUMUDI GROUP KERALAKAUMUDI DAILY KERALAKAUMUDI FLASH MIDDAY KERALAKAUMUDI WEEEKLY FLASH MOVIES KAUMUDY TV KERALAKAUMUDI.COM KAUMUDI.COM KAUMUDYMATRIMONY.COM COPYRIGHT KERALAKAUMUDI ONLINE CHIEF EDITOR - DEEPU RAVI Online Queries call Deepu Sasidharan, + 91 98472 38959 Reproduction in whole or in part without permission is prohibitted X X NEWSLETTER X Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
എന്താണ് ഒരു സര്‍വകലാശാല? എന്താണ് അതിന്റെ ആവശ്യകത? എന്തിനു വേണ്ടിയാണ് സര്‍വകലാശാലകള്‍ നിലകൊള്ളേണ്ടത്? സമകാലീന സാഹചര്യത്തില്‍ ഈ ചോദ്യങ്ങളെല്ലാം വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം പുതിയ ഉത്തരങ്ങളും തേടേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തെ എല്ലാ തരം ചൂഷണങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാക്കാനും മുന്നോട്ട് നയിക്കുവാനും ഉതകുന്ന അറിവും ആശയങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇടങ്ങളായാണ് സര്‍വകലാശാലകളെ വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മനുഷ്യത്വ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതും നിലനില്‍ക്കുന്നതുമായ ഒരു ഇടം എന്ന നിലയില്‍ വ്യക്തികള്‍ക്ക് പുതിയ കാര്യങ്ങള്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തങ്ങളുടെ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും പ്രചരിപ്പിക്കുവാനും, അറിവ് ഉല്‍പ്പാദിപ്പിക്കുവാനും അത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ നിലവിലെ വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുവനുള്ള ആയുധങ്ങള്‍ ആക്കി മാറ്റുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നുള്ളതാണ് ഒരു സര്‍വകലാശാലയുടെ ധര്‍മ്മം. ഒരു സര്‍വകലാശാല, ഗവേഷകര്‍ക്ക്/വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് അക്കാദമികവും ബൗദ്ധികവുമായ ഒരു സ്വതന്ത്രലോകമാണ്. അത്കൊണ്ട് തന്നെയാണ് വളരെ വിപ്ലവകരവും തീവ്രവുമായ ആശയങ്ങളും, അറിവുകളും, വിമര്‍ശനങ്ങളും സര്‍വകലാശാലകള്‍ ഉല്പ്പാദിപ്പിക്കുന്നത്. സര്‍വകലാശാലകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഭംഗവും വരാതിരിക്കാനാണ് ഭരണകൂടത്തിന്റെ അധികാരപരിധിക്ക് പുറത്ത് നില്ക്കുന്ന ഒരു സ്വതന്ത്രസങ്കല്‍പ്പമെന്ന നിലയില്‍ സര്‍വകലാശാലകളെ നിര്‍വചിച്ചിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാരുകളല്ല മറിച്ച് പാര്‍ല്യമെന്റ് ആണ് സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത്. അതിന്റെ അക്കാദമികവും ബൌദ്ധികവുമായ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സ്വയം ഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളായി തന്നെയാണ് അവയെ നിര്‍വചിച്ചിട്ടുള്ളതും. സര്‍വകലാശാലകളെ ഭരണകൂട അധികാരി വര്‍ഗ്ഗം എന്നും ഭയന്നിട്ടേ ഉള്ളു. ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ കലാപങ്ങള്‍ സൃഷ്ട്ടിക്കാന്‍ തക്ക കെല്‍പ്പുള്ളവയാണ് അവിടെ നിന്നും ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ എന്നത് തന്നെയാണ് അതിനു പ്രധാന കാരണം. ലോകമാകമാനം നടക്കുന്നതും നടന്നതുമായ സ്വദേശ/വിദേശ ഭരണകൂട വിരുദ്ധ സമരങ്ങള്‍ക്ക് (ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഉള്‍പ്പെടെ) നേതൃത്വം നല്‍കുവാനോ ഊര്‍ജ്ജ സ്രോതസ്സ് ആകുവാനൊ അതിന് ആവശ്യമായ അറിവും ആശയവും ഉല്‍പ്പാദിപ്പിക്കുവാനോ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതൊക്കെ കൊണ്ട് തന്നെ ഇത്തരം ഇടങ്ങളെ ഇല്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. സര്‍വകലാശാല ക്യംപസുകള്‍ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കൂച്ച് വിലങ്ങ് ഇടാനും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ സ്വതന്ത്ര സങ്കല്പ്പങ്ങള്‍ക്ക് വിപരീതമായി ഇടപെടാനും ഉള്ള ശ്രമങ്ങള്‍ ഇത്തരത്തിലുള്ള ഭരണവര്‍ഗ്ഗ ഗൂഡാലോചനയുടെ ഫലമാണ്. ഈ ഗൂഡാലോചനക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2006- ല്‍ അതിന് ജസ്റ്റിസ്. ലിംഗ്തോയുടെ മുഖമായിരുന്നു. ക്യാമ്പസുകളെ അരാഷ്ട്രീയവല്ക്കരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ക്യാമ്പസുകളെ, ഭരണകൂടത്തിനോട് വിധേയത്വമുള്ള അടിമകളെ സൃഷ്ട്ടിക്കുന്ന അച്ചുകളാക്കി മാറ്റാം എന്ന് അവര്‍ കരുതിയിരിക്കണം. 2016-ല്‍ അത് ഒരു പടികൂടി കടന്ന് WTO (World Trade Organization) യുടെ രൂപത്തിലാണ് സര്‍വകലാശാലകളെ വേട്ടയാടുന്നത്. ഉന്നത വിദ്യാഭ്യാസത്തെയാകെ സ്വകാര്യ കുത്തകകള്‍ക്ക് കച്ചവടച്ചരക്കാക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ഭരണകൂടം ചെയ്തത്. ഇതിന്റെ അനന്തരഫലമായി WTO ആവശ്യപ്പെട്ടതിന്‍ പ്രകാരം ഗവേഷകര്‍ക്ക് നല്കിയിരുന്ന ഫെല്ലോഷിപ്പ് റദ്ദ്ദ് ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചതും സര്‍വകലാശാല എന്ന ആശയത്തെ തുരങ്കം വെക്കാന്‍ തന്നെയാണ്. തന്മൂലം കാശുള്ളവന്‍ മാത്രം പഠിച്ചാല്‍ മതി എന്നുള്ള വരേണ്യ വര്‍ഗ്ഗയുക്തിയാണ് ഭരണകൂടം വെച്ച് പുലര്‍ത്തുന്നത്. ജാതിയും സര്‍വകലാശാലകളും ഒരു ഘട്ടത്തില്‍ ജാതിചിന്തകള്‍ സര്‍വകലാശാലകളില്‍ നിന്ന് തൂത്തെറിയപ്പെട്ടിരുന്നു, എന്നാല്‍ ഇന്ന് അവ തിരിച്ചുവന്നിരിക്കുന്നു എന്ന് വാദിക്കുന്നവരോട് ജാതീയത വേരറ്റ് പോയിരുന്നില്ല എന്നും ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ അവ ശക്തമായി പടര്‍ന്നു പന്തലിക്കുന്നു എന്നും വേണം മനസിലാക്കാന്‍. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും വേണ്ടത്ര വേരോട്ടമില്ലാത്ത പല സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ വന്‍രീതിയിലുള്ള ചൂഷണത്തിന് വിധേയമാകുന്നത് എങ്ങനെയാണെന്ന് സവര്‍ണ ജാതിബോധതിന്റെ ഭാഷയില്‍ വായിച്ചെടുക്കാവുന്നതാണ് . ഗവേഷകരെ കൊണ്ട് അധ്യാപകരുടെ വീട്ടുവേലകള്‍ വരെ ചെയ്യിക്കുന്ന സവര്‍ണ മനോഭാവം ഇന്നും നിലനില്ക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഈ പറഞ്ഞ കാര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം ഹൈദരബാദ് കേന്ദ്രിയ സര്‍വകലാശാലയില്‍ അരങ്ങേറിയ ദാരുണ സംഭവത്തെ വിലയിരുത്താന്‍. അതൊരു ആത്മഹത്യയല്ല, മറിച്ച് ഒരു കൊലപാതകം തന്നെയാണ്. ജാതീയത എത്ര ഭീകരമായാണ് അവിടെ പ്രവര്‍ത്തിച്ചതെന്ന് രോഹിത് വിമുലയുടെ ഉദാഹരണത്തിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഭരണകൂട മര്ക്കടമുഷ്ട്ടിക്കും അര്രഷ്ട്രീയവല്‍ക്കരണത്തിനും പൂര്‍ണമായി വഴങ്ങിക്കൊടുക്കാത്ത ഹൈദരബാദ് പോലുള്ള സര്‍വകലാശാലാ ക്യാമ്പസുകളെ " "മെരുക്കിയെടുക്കാനുള്ള" ഭരണകൂട ശ്രമത്തിന്റെ ഇര കൂടിയാണ് രോഹിതിനെ പോലെയുള്ളവര്‍ എന്ന പുനര്‍വായന കൂടി കൂടി ഇവിടെ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ രോഹിത് വിമുലയുടെ ആത്മഹത്യയെ വല്ലാതെ കാല്പ്പനികവത്കരിക്കുന്നതിനു പകരം അതുണ്ടായ സാഹചര്യങ്ങളെ കണ്ടെത്തുകയും അതിനെ തിരുത്താനുമുള്ള പോരാട്ടങ്ങള്‍ തുടരുകയുമാണ് വേണ്ടത്. ഇതിനായി ഭരണകൂട ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര ഇടങ്ങളായി സര്വകലാശാലകളെ തിരിച്ചുപിടിക്കെണ്ടിയിരിക്കുന്നു. സമൂഹത്തില്‍ അനീതി കാണുമ്പോള്‍ അതിനോട് കലഹിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്യാത്ത സര്‍വകലാശാലകള്‍ വെറും സവര്‍ണ ഇടങ്ങളാണ് . ഇത്തരം ഇടങ്ങള്‍ ദളിതരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട (പ്രത്യേകിച്ച് സ്ത്രീകള്‍) വിഭാഗങ്ങളുടെയും കശാപ്പുശാലകളായി മാറും എന്നതില്‍ തര്‍ക്കമില്ല. ശ്രുതി കൃഷ്ണ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത് ഗാന്ധിനഗര്‍ Share Related articles ഇ എം എസ് : എന്റെ അച്ഛന്‍ E M Radha ക്രഞ്ചി മുറുക്ക് Silsila Kunjahamed Kaladi മോളിയാന്റി കണ്ട കേരളവും കൊറോണക്കാലത്ത... Jyothi Tagore പ്രകൃതിയും പൊതുബോധവും Aravind P K അമ്മാ&#... D Saraswathi Amma നാണയ മൂല്യശോഷിത കാലത്തെ രാഷ്ട്രീയ കവി... Babu Ramachandran Home About Authors Contact Us Disclaimer Archives Opinions expressed in the reports/ articles are those of the authors, and do not necessarily reflect the views, position or policy of www.aksharamonline.com
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കുമ്പോൾ ഐഎൻഎൽ എന്ന രാഷ്ട്രീയ കക്ഷിയുടെ കാൽ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. കാത്തിരിപ്പിനൊടുവിൽ ഔദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമാകുന്നതിന്‍റെ സന്തോഷത്തിലാണ് ഐഎൻഎൽ നേതൃത്വം. ഇടതുപക്ഷ രാഷ്ട്രീയത്തിൽ 25 വർഷം ഉറച്ചു നിന്നതിന്റെ അംഗീകാരമാണ് മുന്നണി പ്രവേശനമെന്ന് INL നേതാവ് എ.പി അബ്ദുൽ വഹാബ് പറഞ്ഞു. ഭൂരിപക്ഷ സമുദായത്തിനിടയിൽ അതൃപ്തിയുണ്ടാകുമോയെന്ന ആശങ്ക കാരണമാണ് ഐഎൻഎലിനെ ഇടതുമുന്നണിയിൽ എടുക്കാതിരുന്നത്. കാലങ്ങളായി സിപിഎമ്മിനുള്ളിലും സിപിഐയും ഇതിനെ എതിർത്തിരുന്നു എന്നാൽ ശബരിമല വിഷയം ഉൾപ്പടെയുള്ള പുതിയ സാഹചര്യത്തിൽ പൊതുതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി വിപുലീകരണം. ബാലകൃഷ്ണ പിള്ള, സ്കറിയ തോമസ് തുടങ്ങിയവരുടെ പാർട്ടികൾക്കൊപ്പം ഐഎൻഎല്ലിനെ മുന്നണിയിൽ എടുക്കുമ്പോൾ വർഗീയ കക്ഷിയെ കൂട്ടുപിടിച്ചുവെന്ന ആരോപണം ഒഴിവാക്കാനാകും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ എൻഎസ്എസ് രംഗത്തെത്തിയ സാഹചര്യത്തിൽ ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് കക്ഷികളെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്. BREAKING- നാലു പാർട്ടികൾ കൂടി; എൽഡിഎഫ് വിപുലീകരിച്ചു ഇനിയൊരു മുന്നണി വിപുലീകരണം ഉണ്ടാകുമ്പോൾ പ്രഥമ പരിഗണന ഐഎൻഎല്ലിനാണെന്ന് ഇടത് മുന്നണി നേതൃത്വം ഉറപ്പ് നൽകിയിരുന്നു. എന്നാൽ വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം സഹകരിച്ചതോടെ ഐഎൻഎൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി വിപുലീകരിക്കുമ്പോൾ ഐഎൻഎല്ലിനേക്കാൾ പരിഗണന വീരേന്ദ്രകുമാറിന്‍റ് ലോക് താന്ത്രിക് ജനതാദളിന് ആയിരിക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെയായിരുന്നു ഇത്. ഇതോടെ മുന്നണി വിപുലീകരണം മാറ്റിവെക്കുകയായിരുന്നു. 1992ൽ ബാബ്റി മസ്ജിദ് തകർന്നതോടെ മുസ്ലീം ലീഗ് കേരള ഘടകത്തിൽ പിളർപ്പ് ഉണ്ടാകുകയും ഐഎൻഎൽ എന്ന പാർട്ടി രൂപീകൃതമാകുകയുമായിരുന്നു. ദീർഘകാലം മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്‌, ഉത്തർ പ്രദേശ്‌, ബീഹാർ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ. തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. Dont Miss: 'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ കേരളത്തിൽ തുടക്കകാലം മുതൽ ഇടതുമുന്നണിയുമായി യോജിച്ചായിരുന്നു ഐഎൻഎൽ മുന്നോട്ടുപോയത്. ഇടത് പിന്തുണയോടെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും ഐഎൻഎലിന് സാധിച്ചു. എന്നാൽ മുന്നണി പ്രവേശനമെന്ന പാർട്ടിയുടെ ആവശ്യം എൽഡിഎഫ് അംഗീകരിച്ചിരുന്നില്ല. ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് ഭൂരിപക്ഷ സമുദായത്തിനിടയിൽ മറ്റൊരു തരത്തിലുള്ള സന്ദേശം നൽകുമോയെന്ന വിലയിരുത്തൽ സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. ഇഎംഎസ്, ഇ കെ നായനാർ തുടങ്ങിയ പ്രമുഖർ ജീവിച്ചിരുന്നപ്പോൾ തന്നെ സിപിഎം ഈ വിഷയം ചർച്ചയായതാണ്. ഐഎൻഎലിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ സിപിഐയും ശക്തമായ എതിർപ്പാണ് മുമ്പ് സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. കാൽ നൂറ്റാണ്ടിനൊടുവിൽ മുന്നണിയിൽ ഉൾപ്പെടുത്തിയതോടെ മലബാറിൽ മുസ്ലീം ലീഗ് ഉയർത്തുന്ന വെല്ലുവിളിയെ ഐഎൻഎല്ലിനെ മുന്നിൽനിർത്തി നേരിടുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. First published: December 26, 2018, 13:48 IST ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. indian national leagueinlldfഇന്ത്യൻ നാഷണൽ ലീഗ്എൽഡിഎഫ്ഐഎൻഎൽ ഫോട്ടോ ... ... ... ഫോട്ടോ ... ... ... INL: എൽഡിഎഫിലേക്ക് കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം 'ഈ അഭിമാനനിമിഷം സഖാവ് ടി.പിക്ക് സമർപ്പിക്കുന്നു' ; സ്പീക്കര്‍ ചെയറിലെ വനിതാ സാന്നിദ്ധ്യത്തെ കുറിച്ച് കെ.കെ രമ വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിനെ സ്വാഗതം ചെയ്തു ശശി തരൂർ എം.പി 'ഭരണഘടനയിൽ പറയാത്ത ജോലി ചെയ്ത് ഗവർണർ ബുദ്ധിമുട്ടണ്ട'; ചാൻസലറെ മാറ്റുന്ന ബില്ലിൽ സർക്കാർ 'രണ്ടു തരം ഭക്തരെ സൃഷ്ടിക്കാനാവില്ല'; ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസോ വിഐപി ദര്‍ശനമോ പാടില്ലെന്ന് ഹൈക്കോടതി 'വിഴിഞ്ഞത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടെന്ന സംശയം 2014ൽ യുഡിഎഫ് പറഞ്ഞിരുന്നു': മുഖ്യമന്ത്രി പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സലർ വിഴിഞ്ഞം സമരം ഒത്തുതീർപ്പായി; തീരുമാനം മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചർച്ചയ്ക്കൊടുവിൽ 'ഐഎഎസ് ജീവിതത്തില്‍ എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്ന്'; ആലപ്പുഴ കളക്ടറുടെ കുറിപ്പ് വൈറല്‍ ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍; സാധാരണക്കാരന് ഈ ഇളവ് നല്‍കുമോയെന്ന് കോടതി ജാതി വിവേചനം; ജീവനക്കാരെകൊണ്ട് വീട്ടു ജോലിയെടുപ്പിക്കല്‍; കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ LIVE TV വിഭാഗം Kerala Nattu Varthamanam Films Gulf Sports life ഫോട്ടോ വീഡിയോ LIVE TV RSS Sitemap തത്സമയ വാര്‍ത്തകള്‍ ഷൂട്ട് ഔട്ടില്‍ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍ സ്പെയിന്‍-മോറോക്കോ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് ; നിശ്ചിത സമയവും അധിക സമയവും ഗോള്‍ രഹിതം ‌ 32 വർഷം മുമ്പ് മോഷണം പോയ അർജന്‍റീന ഫുട്ബോൾ താരത്തിന്‍റെ ജഴ്സി തിരിച്ചുകിട്ടി; കനീജിയ ഹാപ്പിയാണ്! 'പൊരിവെയില്‍' സിനിമയെ തിയേറ്ററുകള്‍ അവഗണിക്കുന്നു; കരാറില്‍ നിന്ന് KFDC പിന്മാറിയതായി സംവിധായകന്‍ ഹിസ്റ്ററി ടിവി18 സിബിഎസ്ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ് 2022: കണ്ണൂര്‍ ചിന്മയ വിദ്യാലയം ദേശീയ സെമി ഫൈനലില്‍ ഞങ്ങളെക്കുറിച്ച് ആശയവിനിമയത്തിന് സ്വകാര്യതാ നയം സ്വകാര്യതാ നയം സൈറ്റ് മാപ്പ് NETWORK 18 SITES News18 India CricketNext News18 States Bangla News Gujarati News Urdu News Marathi News TopperLearning Moneycontrol Firstpost CompareIndia History India MTV India In.com Burrp Clear Study Doubts CAprep18 Education Franchisee Opportunity CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
ന്യൂഡൽഹി : തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രമെന്ന് സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ . ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിക്കവെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം കോടതിയെ അറിയിച്ചത് .നിരോധിത സംഘടനയായ സിമിയുമായും ,ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ട് . സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു .പോപ്പുലർ ഫ്രണ്ടിന്റെ പല നേതാക്കൾക്കും സിമിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു . പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ച കോടതിയോട് ‘ പല സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നതായും, കേന്ദ്ര സർക്കാരും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിലാണെന്നും ‘ തുഷാർ മേത്ത അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിച്ചത് . Tags: FEATUREDPopular Front of India Share7SendTweetShare Discussion about this post RelatedNews ‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ് Recent. ‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ് സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു ‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്
തായ്‌ലൻഡിലേക്ക് വ്യാജ റിക്രൂട്ട്മെൻ്റ് നടക്കുന്നതായി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ഡിജിറ്റല്‍ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു എന്ന പേരിലാണ് തട്ടിപ്പ്. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിൽ. കൂടുതലും മ്യാന്മാർ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാർത്ഥികളെ തായ്‌ലൻഡിൽ എത്തിക്കുന്നത്. അനധികൃത കുടിയേറ്റത്തിന് ചിലര്‍ തായ്‌ലൻഡ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്. വിസ ഓൺ അറൈവൽ വഴി എത്തുന്ന ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്ക് തൊഴില്‍ വിസയോ പെർമിറ്റോ തായ്‌ലൻഡ് ഗവണ്‍മെന്റ് അനുവദിക്കാറില്ല. ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് ചതികളില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു. Share this: Click to share on WhatsApp (Opens in new window) Click to share on Facebook (Opens in new window) Click to share on Twitter (Opens in new window) Click to share on Telegram (Opens in new window) Like this: Like Loading... Continue Reading Previous കസ്റ്റഡി മരണം: വടകര പോലീസ് സ്റ്റേഷനിലെ മുഴുവൻ പേരെയും സ്ഥലം മാറ്റി Next തെരുവ് നായ ആക്രമണം രൂക്ഷം; ഇന്ന് ഉന്നതതല യോഗം More Stories Latest ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽ പരിഗണിക്കാനാകില്ല: കേന്ദ്രം November 11, 2022 kannurvarthakal.com Latest ടൂറിസ്റ്റ് ബസുകൾക്ക് ഇന്ന് മുതല്‍ വെള്ള നിറം നിർബന്ധം October 11, 2022 kannurvarthakal.com Latest തെരുവ് നായ ആക്രമണം രൂക്ഷം; ഇന്ന് ഉന്നതതല യോഗം September 12, 2022 kannurvarthakal.com Leave a Reply Cancel reply This site uses Akismet to reduce spam. Learn how your comment data is processed. Join Our WhatsApp Group Categories Categories Select Category accident (244) Around Us (96) AZHIKODE (47) Breaking News (1,667) business (151) Cooking (2) Crime (923) Editors Pick (278) Education (127) Entertainment (123) exclusive (55) Gulf (186) Health (306) History (149) international (48) Kannur (20,253) kasaragod (61) Kerala (3,020) Latest (224) Local News (101) National (630) Obit (1,555) Sports (331) Top News (28) Uncategorized (794) video (21) World (47)
കൊച്ചി: മണ്ഡലകാലത്തു ശബരിമലയില്‍ ക്ലോസ്‌ഡ്‌്‌ സര്‍ക്യൂട്ട്‌ കാമറ സ്ഥാപിക്കുന്നതിന്‌ അനുമതി തേടി തിരുവതാംകുര്‍ ദേവസ്വം ബോര്‍ഡ്‌ നല്‌കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ്‌ പി.എസ്‌. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ തീരുമാനം. സുരക്ഷാക്രമീകരണത്തിനും തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിനും ക്ഷേത്രജീവനക്കാരുടെ ജോലി സംബന്ധിച്ച്‌ അറിയാനുമായി ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ കാമറ സ്ഥാപിക്കുന്നതിന്‌ അനുമതി തേടിയായിരുന്നു ഹര്‍ജി. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തി ടെണ്ടര്‍ ക്ഷണിക്കുന്നതിന്‌ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കു കോടതി അനുമതി നല്‌കിയിട്ടുണ്ട്‌. അഞ്ചുലക്ഷത്തി എഴുപതിനായിരത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ചു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറി അനിതയാണ്‌ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌. ശബരിമലയില്‍ ഒരു ലക്ഷം രൂപയിലേറെ ചെലവു വരുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനു ഹൈക്കോടതിയുടെ അനുമതി വേണം. ShareTweetSend Related Posts കേരളം ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ കേരളം വിഴിഞ്ഞത്തേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയതിന് ഹിന്ദുഐക്യവേദിക്കെതിരെ കേസെടുത്തു കേരളം വിഴിഞ്ഞം സമരം: വൈദികര്‍ പച്ചയായ വര്‍ഗീയത പറയുന്നുവെന്ന് വെള്ളാപ്പള്ളി Discussion about this post പുതിയ വാർത്തകൾ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വിഴിഞ്ഞത്തേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയതിന് ഹിന്ദുഐക്യവേദിക്കെതിരെ കേസെടുത്തു വിഴിഞ്ഞം സമരം: വൈദികര്‍ പച്ചയായ വര്‍ഗീയത പറയുന്നുവെന്ന് വെള്ളാപ്പള്ളി വിഴിഞ്ഞം സമരം: പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ റിപ്പോര്‍ട്ട് തേടി ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹരുണ്ടെന്ന് ധനമന്ത്രി തുറമുഖം എന്തായാലും വരും; രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല: മന്ത്രി വി അബ്ദുറഹ്മാന്‍ ഓഖി ദുരന്ത വാര്‍ഷികം: ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു; സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കനത്ത സുരക്ഷ
കഴിഞ്ഞ ആഴ്ച ആണ് കേരളത്തിൽ നിന്ന് ഉള്ള ഒരു പെൺകുട്ടി അച്ചടി പോലെ ഉള്ള കയ്യക്ഷരം എഴുതി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.വ്യത്യസ്ത കഴിവുകൾ ആണ് ഓരോത്തർക്കും ഉള്ളത് അത് പോലെ ഉള്ള കഴിവുകൾ നാം പരിശീലനത്തിലൂടെ കൂടുതൽ നന്നാക്കിയാൽ മാത്ര൦ മതിയാകും.ഇന്ന് അത് പോലെ വ്യത്യസ്ത കഴിവ് ഉള്ള ഒരാളെ പരിചയപ്പെടാം അദ്ദേഹം ആണ് വയനാട് മാനന്തവാടി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം കെ ജയൻ .താൻ ഇടുന്ന ഒപ്പിന്റെ വ്യത്യസ്തത മൂലം ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.ആരും ഒറ്റ നോട്ടത്തിൽ തന്നെ ഇ ഒപ്പിൽ കണ്ണുടക്കും എന്നതും ശ്രദ്ധേയം ആണ്. എം കെ ജയൻ എന്ന് ഇംഗ്ലീഷിൽ എഴുതിയ ശേഷം ഇംഗ്ലീഷ് അക്ഷരം M അത് പോലെ K യും പ്രത്യേക രീതിയിൽ വരച്ചാണ് അദ്ദേഹം ഈ ഒപ്പിടുന്നത് പത്തില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഒപ്പ് ഇടാന്‍ പഠിച്ചിട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ വെറുതെ ഒരു കൗതുകത്തിനു പരിശീലിച്ചു ഇട്ട ഒപ്പ് ഇന്നും തുടരുന്നു .ആ 10 ക്ലാസിൽ ഇട്ട ഒപ്പു ഇന്നും അദ്ദേഹം തുടരുന്നു.സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ ദിവസം ഇരുന്നൂറിലധികം ഒപ്പിടേണ്ടി വരും എന്നാൽ ഒരു ഒപ്പിൽ പോലും ഒരു ചെറിയ വ്യത്യാസം പോലും കണ്ടെത്താൻ കഴിയില്ല എന്നുള്ളത് അദ്ദേഹത്തെ വളരെ വ്യത്യസ്തനാക്കുന്നു. ചില അപേക്ഷകളിലും മറ്റും ചെറിയ കോളത്തിൽ ഈ മനോഹര ഒപ്പ് ഒതുക്കേണ്ടി വരുന്നത് മാത്രമാണ് മൂപ്പർക്ക് ഇത്തിരി പ്രതിസന്ധിയുണ്ടാക്കുന്നത്.ഹൈ സ്കൂൾ അദ്ധ്യാപിക മിനി ആണ് സഹധർമിണി തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ദ്രുപത് ഗൗതം മകനും മൗര്യ മകളുമെന്ന്. വ്യത്യസ്ത കഴിവുകൾക്ക് ആശംസകൾ. Facebook Twitter Pinterest WhatsApp Previous articleസിസേറിയൻറെ മൂന്നാം നാൾ ഞാൻ കടുത്ത വിഷാദത്തിലേക്ക് വീണു തുടങ്ങിയിരുന്നു ആരോടും മിണ്ടാൻ പോലും ഇഷ്ടമല്ലായിരുന്നു കുറിപ്പ്
പതിനൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലസ്ഥാനനഗരി തയ്യാറെടുത്തുകഴിഞ്ഞു. ഈ മാസം എട്ടുമുതൽ പതിനഞ്ചുവരെയാണ് തിരുവനന്തപുരം ചലച്ചിത്രോത്സവവേദിയാവുന്നത്. ഇതിനോടകം ലോകത്താകമാനമുള്ള ചലച്ചിത്രപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ കേരളത്തിന്റെ ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു കഴിഞ്ഞിട്ടുണ്ട്. നിലവാരത്തിൽ, ഇൻഡ്യൻ ചലച്ചിത്രോത്സവത്തേക്കാൾ എന്തുകൊണ്ടും മികച്ചു നിൽക്കുന്നു കേരളത്തിന്റെ സ്വന്തമായ ഈ മേള. കഴിഞ്ഞ കൊല്ലമായിരുന്നു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഡെലിഗേറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടായി. ഏതാണ്ട് ആറായിരത്തിലധികം ഡെലിഗേറ്റുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും ഇൻഡ്യയിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ വേറെയും. എല്ലാ സിനിമകളും നിറഞ്ഞ സദസിൽ തന്നെ പ്രദർശിക്കപ്പെട്ടു. പത്രമാധ്യമങ്ങളിൽ നിന്നും, പറഞ്ഞു കേട്ടും ‘കാണേണ്ട സിനിമ’ എന്നു ഖ്യാതി നേടിയസിനിമകൾ നിന്നു പോലും കാ‍ണുവാൻ ആളുണ്ടായി. ചില സിനിമകൾ മുൻ‌കൂട്ടി നിശ്ചയിച്ചിരുന്ന ഷെഡ്യൂളിൽ നിന്നും വ്യത്യസ്‌തമായി സംഘാടകർക്ക് വീണ്ടും പ്രദർശിപ്പിക്കേണ്ടതായും വന്നു. ഓരോ സിനിമകഴിഞ്ഞും ആളുകളിറങ്ങുന്നതിനു മുൻപുതന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കാരംഭിക്കും. ഇത്രയും പൊതുജന ശ്രദ്ധയും പൊതുജന പങ്കാളിത്തവും ഇത്തരത്തിലുള്ള മറ്റൊരു മേളയ്ക്കും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു യുവാക്കളുടെ(യുവതികളുടേയും) പങ്കാളിത്തം. നല്ല സിനിമയെ സ്നേഹിക്കുന്ന, കാമ്പുള്ള സിനിമകളെ അംഗീകരിക്കുന്ന ആസ്വാദകരാണ് ഇവരിൽ ഭൂരിഭാഗവുമെന്നത് പ്രതീക്ഷയ്ക്കു വകനൽകുന്നു. ചലച്ചിത്രോത്സവവും നല്ല സിനിമകളും ബുദ്ധിജീവികളുടേതുമാത്രമാണെന്ന സങ്കൽപ്പത്തിൽ നിന്നും കേരളജനത ഉണർന്നുവരുന്നു എന്നതും നല്ല കാര്യം തന്നെ. സെൻസർ ചെയ്യാത്ത ചിത്രം കാണുവാൻ കിട്ടുന്ന അവസരം മാത്രമായിക്കണ്ട് ചലച്ചിത്രമേളക്കെത്തിയവരും കുറവല്ല. എന്നാൽ അവരിൽ തന്നെയും ഭൂരിപക്ഷം പെരും അത്തരത്തിലുള്ള ചിത്രങ്ങളിലെ രംഗങ്ങളേക്കാൾ‍, ചിത്രങ്ങളിലെ പ്രമേയം മനസിലാക്കി അതിനെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രാധാന്യം കൊടുത്തു എന്നാണ് എനിക്കു മനസിലാക്കുവാൻ കഴിഞ്ഞത്. ഇങ്ങിനെയൊക്കെയാണെങ്കിലും മേളയ്ക്ക് അതിന്റേതായ ന്യൂനതകളുമുണ്ട്. ഏറ്റവും വലിയ പ്രശ്നം, വർദ്ദിച്ചുവരുന്ന ആസ്വാദകരുടെ എണ്ണത്തിനൊപ്പം സൗകര്യങ്ങൾ വർദ്ധിക്കുന്നില്ല എന്നുള്ളതാണ്. മൂന്നു വർഷം മുൻപുവരെ ചലച്ചിത്രമേളയ്ക്ക് ഇത്രയൊന്നും ഡെലിഗേറ്റ്സ് എത്തിയിരുന്നില്ല. ഏറിയാൽ നാലായിരം പേരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആറായിരത്തിലധികം ആൾക്കാരെത്തുന്നു. എന്നാൽ തിയേറ്ററുകളുടെ എണ്ണത്തിൽ മാറ്റം വന്നിട്ടില്ല. ഏറ്റവും കൂടുതൽ ഡെലിഗേറ്റുകളെത്തിയ കഴിഞ്ഞകൊല്ലമാവട്ടെ, മേളയിൽ പങ്കെടുക്കുന്ന തിയേറ്ററുകളിൽ ഏറ്റവും വലുതായ ന്യൂ തിയേറ്റർ മേളയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. അതുപോലെ തന്നെ മേളയിൽ നൂറ്റിയൻപതിലധികം ചിത്രങ്ങൾ ആകെ പ്രദർശിപ്പിക്കുമെങ്കിലും ഒരാൾക്ക് കാണുവാൻ സാധിക്കുന്നത് ഏറിയാൽ മുപ്പതോ മുപ്പത്തിയഞ്ചോ ചിത്രങ്ങൾ മാത്രം. എല്ലാ ചിത്രങ്ങളും എല്ലാ പ്രേക്ഷകരേയും കാണിക്കുക എന്നത് അസാധ്യമായ കാര്യമാണെങ്കിലും പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ എണ്ണം വർദ്ധിപ്പിക്കാതെ, ഏറ്റവും നല്ലതെന്ന് പേരെടുത്ത ചിത്രങ്ങൾ കൂടുതൽ തവണ പ്രദർശിപ്പിക്കുവാനും, അതുവഴി കൂടുതൽ നല്ല ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കുവാനും സംഘാടകർ ശ്രദ്ധിക്കേണ്ടതുണ്ട്. മേളയിൽ ആകെ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ എണ്ണത്തിലല്ല കാര്യമെന്നും, നല്ല സിനിമകളിലെ ആശയങ്ങൾ എത്രത്തോളം പ്രേക്ഷകരിലെത്തിക്കുവാൻ കഴിഞ്ഞു എന്നതിലാണ് മേളയുടെ വിജയമെന്നും സംഘാടകർ മനസിലാക്കേണ്ടതുണ്ട്. തിയേറ്ററുകളിലെ തിരക്കാ‍ണ് മറ്റൊരു പ്രധാന പ്രശ്നം. തിരക്കൊഴിവാക്കുവാൻ യാതോരു ശ്രമവും കഴിഞ്ഞ തവണ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് ഖേദകരമായ വ്സ്തുതയാണ്. ഒരു സിനിമ കഴിഞ്ഞ് കണ്ടിറങ്ങുന്നവർക്ക് ഇറങ്ങുവാൻ പോലും കഴിയാത്തവണ്ണം തിരക്കാവും അടുത്ത സിനിമയ്ക്കായി പുറത്ത്. രണ്ടു സിനിമകൾക്കിടയിൽ ആവശ്യത്തിന് ഇടവേളയില്ല എന്നുള്ളതും മറ്റൊരു പ്രശ്നമാണ്. സിറ്റിയിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന തിയേറ്ററുകളിൽ, ഒന്നിൽ നിന്ന് മറ്റൊന്നിലെത്തുമ്പോഴേക്കും അടുത്ത സിനിമ തുടങ്ങിക്കഴിയുന്ന അവസ്ഥ പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാ തിയേറ്ററുകളിലും, ഒരേ സമയം തന്നെ ഓരോ പ്രാവശ്യവും പ്രദർശനം തുടങ്ങേണ്ടതുണ്ട്. അതു തന്നെ കുറഞ്ഞത് ഇരുപതു മിനിട്ടെങ്കിലും ഓരോ പ്രദർശനത്തിനു മുൻപും ഇടവേള കൊടുത്തുകൊണ്ട്. അതിനുവേണ്ടി രാവിലെ അല്പം നേരത്തേ തുടങ്ങിയാലും, രാത്രി അല്പം വൈകിയാലും കുഴപ്പമില്ലെന്നു തോന്നുന്നു. ഡെലിഗേറ്റ്സിനു നൽകുന്ന ഫെസ്റ്റിവൽ ഹാൻഡ് ബുക്കിലെ വിവരണങ്ങളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. പലപ്പോഴും, ആ ചിത്രം ഒരിക്കലെങ്കിലും കണ്ടിട്ടാണോ അതു തയ്യാറാക്കുന്നവർ അതെഴുതിയതെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് ചില ചിത്രങ്ങളുടെയെങ്കിലും വിവരണം നൽകിയിരുന്നത്. പ്രേക്ഷകർക്ക് കാണേണ്ട ചിത്രം തിരഞ്ഞെടുക്കുവാനുള്ള ഒരു പ്രധാന ഉപാധിയെന്ന നിലയിൽ വളരെ ശ്രദ്ധാപൂർവ്വം തന്നെ തയ്യാറാക്കേണ്ട ഒന്നാണ് ഫെസ്റ്റിവൽ ഹാൻഡ് ബുക്ക്. ഹാൻഡ് ബുക്കിന് നൽകേണ്ട പ്രാധാന്യം സംഘാടകർ മനസിലാക്കിയിട്ടുണ്ടോ എന്നതും, മനസിലാക്കിയാൽ തന്നെ അത്രയും പ്രാധാന്യം അതിന്റെ തയ്യാറാക്കലിൽ നൽകുന്നുണ്ടോ എന്നതും സംശയമാണ്. ഫെസ്റ്റിവൽ വെബ് സൈറ്റാണ് നിരാശപ്പെടുത്തുന്ന മറ്റൊരു ഘടകം. ഒരു ഫെസ്റ്റിവൽ വെബ് സൈറ്റിൽ ഒരു സന്ദർശകൻ പ്രതീക്ഷിക്കുന്ന ഒന്നും ഇവിടെ കാണുവാനൊക്കുകയില്ല. മറ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളുടെ വെബ് സൈറ്റുകൾ സന്ദർശിച്ച് ഒരു ഏകദേശരൂപമുണ്ടാക്കി ചെയ്തിരുന്നെങ്കിൽ ഇത്രയും പരിതാപകരമാകുമായിരുന്നില്ല നമ്മുടെ വെബ് സൈറ്റിന്റെ അവസ്ഥ. ഫിലിം ഫെസ്റ്റിവൽ അംഗത്വവും അവരുമായുള്ള സംവേദനവും വർഷത്തിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ ഒതുങ്ങുന്നു. വെബ് സൈറ്റിൽ തന്നെ മെംബർഷിപ്പ് നല്‍കുവാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അത്തരത്തിൽ മെമ്പർഷിപ്പ് എടുത്തവർക്ക് സിനിമകളെപ്പറ്റി ചർച്ചചെയ്യുവാനും, അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള ഒരു വേദി കൂടിയായി വെബ് സൈറ്റ് മാറേണ്ടതുണ്ട്. വെബ് സൈറ്റിന്റെ പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടത്, അതിനു ശേഷം മറ്റ് സൗകര്യങ്ങൾ ചേർക്കാവുന്നതാണ്. ഒരു പക്ഷെ കേരളത്തിലെ സാധാരണ ചലച്ചിത്രപ്രേമികൾക്ക് ലോകത്താകമാനമുള്ള നല്ല സിനിമകൾ കാണുവാനും, അതാത് രാജ്യങ്ങളിലെ സിനിമകളിലെ ആശയങ്ങൾ, സാങ്കേതിക വ്യത്യാസങ്ങൾ, അഭിനേതാക്കൾ‍, സംവിധായകരുടെ ശൈലികൾ‍ ഇതൊക്കെയും അറിയുവാനും മനസിലാക്കുവാനുമുള്ള ഒരേയൊരു വേദിയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം. ഈ രീതിയിൽ നോക്കുമ്പോൾ, ഇത്രയെങ്കിലും നന്നായി മേള നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടകരെ അഭിനന്ദിക്കാതെ തരമില്ല. എന്നിരിക്കിലും മേളയുടെ വളർച്ച കാണുവാനാഗ്രഹിക്കുന്ന ഒരു സാധാരണ ചലച്ചിത്രപ്രേമി എന്ന നിലയിലാണ് ഞാനിത്രയും കുറിച്ചത്. ഇതു വായിക്കുന്നവരും അവരവരുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുവാൻ താത്പര്യപ്പെടുന്നു. -- IFFK'06 - ഒരു തിരിഞ്ഞുനോട്ടം -- Email This BlogThis! Share to Twitter Share to Facebook Share to Pinterest Labels: IFFK 2006 , IFFK Posts , Others 3 comments : രാജ് December 3, 2006 at 3:08:00 PM GMT+5:30 ഹായ് ഹരിയും ബ്ലോഗിലെത്തിയല്ലേ. സ്വാഗതം ഹരീ. ഈ ലിങ്കൊന്നു നോക്കൂ, മലയാളം ബ്ലോഗിനുള്ള ചില സെറ്റപ്പുകളെ കുറിച്ചു അവിടെ പറഞ്ഞിട്ടുണ്ടു്. ReplyDelete Replies Reply രാജ് December 3, 2006 at 3:08:00 PM GMT+5:30 ചില്ലക്ഷരങ്ങള്‍ പ്രശ്നമാണല്ലോ? ReplyDelete Replies Reply Haree December 7, 2006 at 11:11:00 AM GMT+5:30 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ (December 08, 2006) തുടക്കമാവും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. ഏതാണ്ട് നാലായിരത്തോളം ഡെലിഗേറ്റുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സാധാരണരീതിയില്‍ ആദ്യദിവസമിവിടെയെത്തി രജിസ്റ്റര്‍ ചെയ്യുന്നവരും നിരവധിയാണ്. ഇത്തവണയും തിരക്കുമൂലമുള്ള പ്രശ്നങ്ങള്‍, വേണ്ടത്ര മുന്‍‌കരുതലെടുത്തിട്ടില്ലായെങ്കില്‍, ഉണ്ടാവാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെപ്പറ്റി ആര്‍ക്കുമൊന്നും പറയുവാനില്ലേ?
ക്ലാസിക് കർട്ടനുകൾ ജാലകങ്ങളും മതിലിന്റെ ഭാഗങ്ങളും മറയ്ക്കുന്ന വലിയ, കൈകാര്യം ചെയ്യാവുന്ന, വഴക്കമുള്ള തുണിക്കഷണങ്ങളാണ് അവ. നിങ്ങൾക്ക് കർട്ടനുകൾ മടുത്തെങ്കിൽ, ഇവിടെ സാധ്യമാകുന്ന ഏറ്റവും മികച്ച നേട്ടം ഞങ്ങൾ നിർദ്ദേശിക്കുന്നു തികഞ്ഞതും മനോഹരവുമായ രീതിയിൽ വിതരണം ചെയ്യുക. ഇത്തരത്തിലുള്ള മറവുകൾ ആ ചെറിയ ജാലകത്തെ മാത്രം മറയ്ക്കുകയും മുറിയെ ശാന്തവും വിശ്രമിക്കുന്നതുമായ സ്ഥലമാക്കുകയും ചെയ്യുന്നു. എല്ലാ അന്ധതകളും ഒരുപോലെയാണെങ്കിലും, സൈദ്ധാന്തികമായി അവ ആകൃതിയിലും ഉപയോഗത്തിലും വളരെ അകലെയാണ്. മടക്കിവെക്കുന്ന പാക്കറ്റ് ബ്ലൈൻഡുകളിൽ നിന്ന് ഞങ്ങൾക്കുണ്ട്, അവയുടെ ബോക്‌സ് മുകളിൽ മുകളിൽ വയ്ക്കുകയും അത് മടക്കുമ്പോൾ കർട്ടൻ എടുക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ഞങ്ങൾ പാക്കറ്റ് ബ്ലൈന്റുകൾ മുമ്പത്തെ പോലെ മടക്കാത്ത സ്വാഭാവികമായി ശേഖരിച്ചിട്ടുണ്ട്. അതിന്റെ മൗലികതയും ശേഖരിച്ച രൂപകൽപ്പനയും ഉണ്ടാക്കും താമസം കൂടുതൽ സ്വാഭാവികമാണ്. നമുക്കത് കണ്ടെത്താം പാക്കറ്റ് മറവുകൾ , വ്യക്തിത്വം, ഫസ്റ്റ് ക്ലാസ് മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതും അളക്കാൻ നിർമ്മിച്ചതുമാണ്. ഇന്ഡക്സ് 1 ഞാൻ എങ്ങനെ കർട്ടൻ തരം തിരഞ്ഞെടുക്കണം? 2 പാക്വെറ്റോ ബ്ലൈന്റുകൾക്കുള്ള മെറ്റീരിയലുകളും നിറങ്ങളും 3 പാക്കേജുചെയ്ത മറവുകൾ എങ്ങനെയാണ് അളക്കുന്നതും സ്ഥാപിക്കുന്നതും? ഞാൻ എങ്ങനെ കർട്ടൻ തരം തിരഞ്ഞെടുക്കണം? ഒരു വലിയ കർട്ടൻ തിരഞ്ഞെടുക്കണോ അതോ പ്രായോഗിക രൂപകൽപന ഉപയോഗിച്ച് അളക്കാൻ പാകത്തിലുള്ള ബ്ലൈന്റുകൾ തിരഞ്ഞെടുക്കണോ എന്ന സംശയം തീർച്ചയായും നിങ്ങൾക്ക് അവശേഷിക്കുന്നു. പരമ്പരാഗത അന്ധതകൾക്കപ്പുറം പലതും നമുക്കുണ്ട് പാക്വെറ്റോ അല്ലെങ്കിൽ 'റോമൻ കർട്ടൻ' മറവുകൾ ഒരു വിപ്ലവകരമായ, എന്നാൽ ക്ലാസിക് കർട്ടൻ ശൈലി, അത് എവിടെ നൽകുന്നു എ ഊഷ്മളമായ താമസവും തികഞ്ഞ പ്രകാശവും. നിങ്ങൾ പാക്കറ്റ് ബ്ലൈന്റുകൾക്കായി തിരയുകയാണെങ്കിൽ, ഞങ്ങളുടെ പക്കൽ ഇത്തരത്തിലുള്ള കർട്ടൻ ഉണ്ട് ചുളിവുകളില്ലാത്ത ഒരു വഴക്കമുള്ള മെറ്റീരിയൽ, നിങ്ങളുടെ തുണി എടുക്കുമ്പോൾ, അത് സ്വാഭാവികമായി മടക്കിക്കളയുന്നു. തിരശ്ശീല വീണ്ടും മൂടുമ്പോൾ, അതിന്റെ തുണി അതിന്റെ യഥാർത്ഥ അവസ്ഥയിലേക്ക് മടങ്ങുന്നു യാതൊരു അപൂർണതയും ഇല്ലാതെ. അതിന്റെ പ്ലെയ്‌സ്‌മെന്റിന് ഒരു ചെറിയ വടി മാത്രമേ ആവശ്യമുള്ളൂ, അത് രണ്ട് കൊളുത്തുകൾ ഉപയോഗിച്ച് ഉറപ്പിക്കും, അങ്ങനെ അത് വിൻഡോയുടെ മുകളിൽ നന്നായി ഘടിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ Youtube ചാനൽ സബ്സ്ക്രൈബ് ചെയ്യുക മടക്കുന്ന അന്ധൻ ഏകദേശം ആയതിനാൽ എനിക്കും ഇത് വളരെ ഇഷ്ടമാണ് വളരെ കടുപ്പമുള്ള ഒരു തിരശ്ശീല, പ്രകാശം കടന്നുപോകാൻ അനുവദിക്കുന്ന അല്ലെങ്കിൽ പൂർണ്ണമായി പരിമിതപ്പെടുത്തുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. അതിന്റെ മെക്കാനിസം ഒരു ട്യൂബ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു, അത് മതിലിന്റെ മുകൾഭാഗത്ത് സ്ഥാപിക്കുകയും നിങ്ങൾ വിൻഡോ തുറന്നുകാട്ടാൻ ആഗ്രഹിക്കുമ്പോൾ ഫാബ്രിക് മടക്കിക്കളയുകയും ചെയ്യും. പാക്വെറ്റോ ബ്ലൈന്റുകൾക്കുള്ള മെറ്റീരിയലുകളും നിറങ്ങളും അതിന്റെ ആകൃതിയും ഘടനയും കണക്കിലെടുക്കുമ്പോൾ, പാക്വെറ്റോ അല്ലെങ്കിൽ 'റോമൻ കർട്ടൻ' ബ്ലൈൻഡുകളുടെ തരം ഒരു പെർഫെക്റ്റ് ഫാബ്രിക് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ചുളിവുകൾ വീഴാത്ത വിധം രൂപകല്പന ചെയ്യുകയും ചെയ്തു. കൂടാതെ, അതിന്റെ സംവിധാനം സൃഷ്ടിക്കപ്പെടുന്നു അങ്ങനെ അത് തണ്ടുകൾ വഹിക്കുന്നില്ല അതിന്റെ തുണിത്തരങ്ങൾ വളയങ്ങളിലൂടെയും സ്വാഭാവികമായും ശേഖരിക്കപ്പെടുന്നു ഒരു ചരടിന്റെ സഹായത്തോടെ. ഈ കയറോ കയറോ വലിക്കുന്നത് തിരമാലകളെപ്പോലെ സ്വാഭാവികമായി തുണി എടുക്കും. ഈ രീതിയിൽ, ഫാബ്രിക്ക് അതിന്റെ തുണികൊണ്ടുള്ള വളരെ നേരിയ വീഴ്ച ഉണ്ടാകും, അമിതമായ വെളിച്ചം ഇല്ലാതെ ഊഷ്മളമായ താമസം നൽകുന്നു. ഉപയോഗിക്കുന്ന ഏറ്റവും മികച്ച മെറ്റീരിയൽ ലിനൻ ആണ് അത് വലിയ പ്രതിരോധം നൽകുന്നതിനാൽ. ക്യാൻവാസ് പോലുള്ള തുണിത്തരങ്ങളും രൂപകല്പന ചെയ്തിട്ടുണ്ടെങ്കിലും ഉയർന്ന നിലവാരമുള്ള കോട്ടൺ, 50% പോളിസ്റ്റർ. അവയെല്ലാം പരമാവധി 30 ഡിഗ്രി താപനിലയിലും ഡ്രൈ ക്ലീനിംഗ് സാധ്യതയിലും കഴുകാം, പക്ഷേ ജാഗ്രതയോടെ. പിന്നീട് പരമാവധി 110 ഡിഗ്രി താപനിലയിൽ ഇരുമ്പ് ചെയ്യാം. നിങ്ങളുടെ ശൈലിയും നിങ്ങളുടെ മുറിയുമായി തികച്ചും സംയോജിപ്പിക്കാൻ ഒന്നിലധികം നിറങ്ങളുണ്ട്. പാക്കേജുചെയ്ത മറവുകൾ എങ്ങനെയാണ് അളക്കുന്നതും സ്ഥാപിക്കുന്നതും? ഒരു ഇഷ്‌ടാനുസൃത ബ്ലൈൻഡ് വാങ്ങാൻ കഴിയും നിങ്ങൾ ഒരു നല്ല അളവെടുക്കണം. അവരുടെ പേജിൽ നിങ്ങൾക്ക് ഘട്ടങ്ങൾ എളുപ്പത്തിൽ പിന്തുടരാനും സ്വീകരിക്കേണ്ട നടപടികൾ ഉപയോഗിച്ച് ബോക്സുകൾ പൂരിപ്പിക്കാനും കഴിയും. അതിന്റെ സംവിധാനം സങ്കീർണ്ണമല്ല, പക്ഷേ അത് തികച്ചും ദൃശ്യമാകുകയും സൂചിപ്പിച്ച നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വിൻഡോ സൈഡ് ഭിത്തികളിൽ നിന്ന് മുക്തമാണെങ്കിൽ, അത് ചേർക്കാൻ ശുപാർശ ചെയ്യുന്നു വിൻഡോയുടെ വീതിയും 10 സെ.മീ ഓരോ വർഷവും. നേരെമറിച്ച് ജാലകത്തിന്റെ ഇരുവശത്തും ബന്ധിപ്പിച്ചിരിക്കുന്നു, അപ്പോൾ നിങ്ങൾ വിൻഡോയുടെ വീതി അളക്കേണ്ടതുണ്ട് ഓരോ വശത്തുനിന്നും 1 സെന്റീമീറ്റർ നീക്കം ചെയ്യുക. ഭിത്തിയോ സ്തംഭമോ ഉള്ളതിനാൽ വിൻഡോയുടെ ഒരു വശം മാത്രം വേർതിരിച്ചിരിക്കുന്ന സാഹചര്യത്തിൽ, വിൻഡോയുടെ വീതി കണക്കാക്കേണ്ടതുണ്ട്. കൂടാതെ വശത്ത് നിന്ന് 10 സെ.മീ സ്വതന്ത്രമായി പോകട്ടെ. പാരാ അന്ധന്റെ നീളം അളക്കുക നിങ്ങൾക്ക് സീലിംഗ് പരിധിയും അത് എത്രത്തോളം പോകണം എന്നതും ഒരു ആരംഭ പോയിന്റായി എടുക്കാം അടിത്തട്ട് അന്ധരുടെ. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേർക്കലോ ക്രമീകരണമോ ആവശ്യമായി വന്നാൽ, നിങ്ങളുടെ റൂട്ടിൽ നിങ്ങൾ നേരിട്ടേക്കാവുന്ന എല്ലാ തടസ്സങ്ങളും നിങ്ങൾ കണക്കിലെടുക്കണം. പാക്കറ്റ് ബ്ലൈന്റുകൾ മനോഹരവും പ്രായോഗികവുമാണ്, വ്യത്യസ്ത മോഡലുകളും നിർദ്ദേശങ്ങളും നിങ്ങളുടെ താമസത്തിന് ആവശ്യമായ ശൈലി അനുസരിച്ച്. അമിതമായ വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുകയും സ്വകാര്യത നൽകുകയും കണ്ണിന് വളരെ സ്വാഭാവികത നൽകുകയും ചെയ്യുന്നു എന്നതാണ് ഞങ്ങൾ തിരഞ്ഞെടുത്ത ഈ പാക്കറ്റ് ബ്ലൈന്റുകളുടെ ഭംഗി. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ക്രാഫ്റ്റുകൾ ഓണാണ് » കരക .ശലം » അലങ്കാരം » റോമൻ ബ്ലൈൻഡ് വിൻഡോകൾക്കുള്ള പാക്കറ്റ് മറവുകൾ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം അഭിപ്രായമിടുന്ന ആദ്യയാളാകൂ നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * അഭിപ്രായം * പേര് * ഇലക്ട്രോണിക് മെയിൽ * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. നിയമസാധുത: നിങ്ങളുടെ സമ്മതം ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. എനിക്ക് വാർത്താക്കുറിപ്പ് സ്വീകരിക്കാൻ ആഗ്രഹമുണ്ട് 5 ക്രിസ്മസ് അലങ്കാര കരകൗശല വസ്തുക്കൾ തണുപ്പിന്റെ വരവോടെ വീട് അലങ്കരിക്കാൻ കരകൗശലവസ്തുക്കൾ നിങ്ങളുടെ ഇമെയിലിലെ വാർത്ത നിങ്ങളുടെ ഇമെയിലിലെ പുതിയ കരക and ശലവും നുറുങ്ങുകളും സ്വീകരിക്കുക. പേര് ഇമെയിൽ പ്രതിദിന വാർത്താക്കുറിപ്പ് നിയമപരമായ വ്യവസ്ഥകൾ ഞാൻ അംഗീകരിക്കുന്നു ↑ യൂട്യൂബ് ഫേസ്ബുക്ക് ട്വിറ്റർ പോസ്റ്റ് RSS ഇമെയിൽ ചെയ്യുക RSS ഫീഡ് ബെസിയ അലങ്കരിക്കുക സ്വയം സഹായ വിഭവങ്ങൾ ഇന്ന് അമ്മ ന്യൂട്രി ഡയറ്റ് പൂന്തോട്ടപരിപാലനം ഓണാണ് സൈബർ കള്ളിച്ചെടി പച്ചകുത്തൽ സ്റ്റൈലിഷ് പുരുഷന്മാർ ആൻഡ്രോയിഡ്സിസ് മോട്ടോർ യഥാർത്ഥത Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രം മതി അഭിജ എന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ.സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മലയാളികൾ ഏറ്റെടുത്തതായിരുന്നു.മികച്ച അഭിനയത്തിലൂടെ വളരെ പെട്ടന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അഭിജ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ.അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേൺ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.അത്തരത്തിൽ ഇപ്പോഴിതാ അഭിജയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ ലോകം . സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വരാറുണ്ട് .ഇക്കഴിഞ്ഞ ദിവസം അനശ്വര രാജന്റെ ചിത്രങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു.നിരവധി ആരാധകർ അനശ്വരയെ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരുന്നു .മലയാളത്തിലെ പ്രമുഖ നടിമാർ റീമ കല്ലിങ്കൽ , അനാർക്കലി മരക്കാർ അടക്കം നിരവധി താരങ്ങൾ അനശ്വരയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.അതോടൊപ്പം പിന്തുണ അറിയിച്ച് അഭിജയും തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് അഭിജ മറുപടി നൽകിയത്.ഇന്ന.ർ വേഷത്തിലുള്ള താരത്തിന്റെ ഒരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സാദാരണ വേഷങ്ങളിൽ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വെത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിന്റെ തനിമയിൽ അഭിനയിച്ചുപൊലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയാണ്.അമൽ നീരദ് ചിത്രം ബാച്ചിലർ പാർട്ടിയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.ബാച്ചിലർ പാർട്ടിക്ക് പുറമെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ലവ് ഇന്റു 24 , ഞാൻ സ്റ്റീവ് ലോപ്പസ് , ആക്ഷൻ ഹീറോ ബിജു , സെക്കൻഡ്‌സ് , ലുക്കാ ചുപ്പി അടക്കം നിരവധി സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെ ചില കപട സദാചാരവാദികൾ അഭിപ്രായങ്ങളും വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.വിമര്ശനങ്ങളെക്കാൾ കൂടുതൽ പിന്തുണയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.എന്തായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.പുതിയ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലാക്കി മറ്റാരുമുണ്ട് .എന്തായാലും സദാചാര ആങ്ങളമാർക്ക് തിരിച്ചടി കൊടുക്കുന്ന ചിത്രം തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 3,643 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post “എല്ലാം ഈശ്വരനെ ഏല്പിച്ചിരിക്കുന്നു , പുള്ളിക്ക് എല്ലാം അറിയാം” , അസുഖത്തെക്കുറിച്ച് ആരാധകരോട് തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി ബീന ആന്റണി December 4, 2022 അന്ത്യചുംബനം നൽകി തന്റെ പ്രിയതമനെ യാത്രയാക്കി ഭാര്യാ ഗിരിജ , വിടപറഞ്ഞ നടൻ കൊച്ചുപ്രേമനെ ഒരു നോക്ക് കാണാൻ സീരിയൽ സിനിമ താരങ്ങൾ December 4, 2022 4 സെക്കന്റിൽ ഉദ്യോഗസ്ഥന്റെ പക , നിഷ എന്ന യുവതിക്ക് നഷ്ടമായത് ജോലി എന്ന സ്വപ്നം December 4, 2022 വിശപ്പ് സഹിക്കാൻ കഴിയാതെ കേറി കഴിച്ചുപോയതാണ് , വിശക്കുന്ന വയറിന് അറിയില്ലല്ലോ ഞാനൊരു എംബിഎ ക്കാരൻ ആണെന്ന് , യുവാവിന്റെ ചോദ്യം കണ്ണ് നിറയ്ക്കുന്നു December 4, 2022 “അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടിത്തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് “- അമ്മാവനായ കൊച്ചുപ്രേമനെക്കുറിച്ചുള്ള ഗായിക അഭയ ഹിരണ്മയിയുടെ കുറിപ്പ് വൈറലാകുന്നു December 3, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
‘ഭരണഘടനയെ ഭയക്കുന്നതാര്?’ എന്ന അഡ്വ. ആര്‍.വി.ശ്രീജിത്തിന്റെ ലേഖനം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും എങ്ങനെയാണ് ഭരണഘടനയെ കണ്ടതും കൈകാര്യം ചെയ്തതും എന്ന് വിശദീകരിക്കുന്നതായി. കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്നില്ലെന്നും ഡോ.അംബേദ്ക്കര്‍ കമ്മ്യൂണിസ്റ്റുകാരെ അതിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിരുന്നില്ലെന്നതും പുതിയ അറിവായിരുന്നു. ജനാധിപത്യത്തെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകാരെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയത് എന്തുകൊണ്ടും യുക്തം തന്നെ. ഇന്ന് അവര്‍ ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണുമ്പോള്‍ പരിഹാസമാണ് ഉണ്ടാകുന്നത്. ഈ ജനാധിപത്യ സംവിധാനത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതു തന്നെ കേവലം അടവുനയത്തിന്റെ ഭാഗമായി മാത്രമാണല്ലോ. കിട്ടുന്ന ഏതൊരവസരവും അവര്‍ സായുധ വിപ്ലവം നടത്താനും അധികാരം പിടിച്ചെടുക്കാനും ശ്രമിക്കും എന്നു തന്നെയാണല്ലോ ഇപ്പോഴത്തേയും നിലപാട്. അവസരം കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ട് ജനാധിപത്യത്തെ പുകഴ്ത്തി സംസാരിക്കുന്നു എന്നു മാത്രം. ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. ഭരണഘടനയെ മരവിപ്പിച്ചു നിര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം നടപ്പിലാക്കിയവരാണവര്‍. അവരുടെ താല്പര്യത്തിനും സൗകര്യത്തിനുമനുസരിച്ച് ഭരണഘടനയെ ദുരുപയോഗം ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത എത്രയോ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുകയും ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തവരാണവര്‍. നൂറിലധികം തവണ കോണ്‍ഗ്രസ്സുകാര്‍ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇവരൊക്കെ ഇന്ന് ഭരണഘടനയെ മഹത്വവല്‍ക്കരിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്. ഭരണഘടനാ നിര്‍മ്മാണ കാലഘട്ടത്തില്‍ അതിന്റെ കരട് ചര്‍ച്ചാ സമയത്ത് പലരും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പലതിനേയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. ആ വാദങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് ആര്‍.എസ്.എസ് പോലുള്ള പ്രസ്ഥാനങ്ങളെ ഭരണഘടനാ വിരുദ്ധരാണ് എന്ന് ആരോപിക്കുന്നത് ചില നിക്ഷിപ്ത താല്പര്യം മുന്നില്‍ വെച്ചു കൊണ്ടു മാത്രമാണ്. ആര്‍.എസ്. എസ് ദേശീയ പ്രതീകങ്ങളെ എന്നും മാനിക്കുകയും ആദരവോടെ കാണുകയും ചെയ്യുകയാണുണ്ടായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇന്ന് ഭരണഘടനാ സംരക്ഷകരായി ആര്‍.എസ്സ്.എസ്സ് മാറി എന്നതാണ് വസ്തുത. കെ.ടി തോമസിനെപ്പോലുള്ള മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ഇത് തുറന്നു പറയുന്നുണ്ട്. ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related Posts ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല രണ്ട് അയ്യാ ഗുരുക്കന്മാര്‍ ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും മലയാളഭാഷയുടെ വര്‍ണമാല Kesari Shop RSS in Kerala: Saga of a Struggle ₹500 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500 Follow @KesariWeekly Latest റാവു തുലാ റാം കുരിശുയുദ്ധം വിഴിഞ്ഞത്തു വേണ്ട…! സിപിഎമ്മിനു കളിക്കാന്‍ മുസ്ലിം പാവ തന്നെ വേണം മദനൻ സാറും അടപ്പൂരച്ചനും പ്രൊഫ. യശ്വന്ത് റാവു കേൾകര്‍ ഡോ. ബി. ആർ. അംബേദ്കർ മഹര്‍ഷി അരവിന്ദന്‍ ഖുദിറാം ബോസ് കേരളമെന്ന കുരുതിക്കളം നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച Load More മേൽവിലാസം പി.ബി. നമ്പര്‍: 616 59/5944F9 കേസരി ഭവൻ മാധവന്‍ നായര്‍ റോഡ്‌ ചാലപ്പുറം പോസ്റ്റ് കോഴിക്കോട് 673 002 Phone: 0495 2300444, 2300477 Email: [email protected] കേസരിയെ കുറിച്ച് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
വിവിധ മീറ്ററുകളും ഡേറ്റാ കോൺ‌സെൻ‌ട്രേറ്ററും (ഡി‌സി‌യു) വിവിധ ആശയവിനിമയ ചാനലുകളിലൂടെ (ജി‌പി‌ആർ‌എസ് / 3 ജി / 4 ജി / പി‌എസ്‌ടി‌എൻ / ഇഥർനെറ്റ് മുതലായവ) ഇന്റർഫേസിംഗ് ചെയ്യാവുന്ന ഇന്റർ‌ഓപ്പറബിൾ ക്ല cloud ഡ് അധിഷ്ഠിത ഡാറ്റാ ശേഖരണ പ്ലാറ്റ്ഫോമാണ് എൽ‌എസ്-കളക്റ്റ്, ധാരാളം മീറ്ററിംഗ്, ഇൻ‌ഡസ്ട്രിയൽ പ്രോട്ടോക്കോളുകൾ (ഡി‌എൽ‌എം‌എസ്) COSEM, IDIS, IEC62056-11, മോഡ്ബസ്, DNP3,…). വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമും സിഐഎം സ്റ്റാൻഡേർഡും (ഐഇസി 61968 / ഐഇസി 61970) ഉപയോഗപ്പെടുത്തുന്നത് ഏതെങ്കിലും സേവന കുത്തകയിൽ നിന്ന് യൂട്ടിലിറ്റികളെ പരിരക്ഷിക്കുന്നു, ബില്ലിംഗ്, വെൻഡിംഗ്, എഫ്ഡിഎം, ഡിഎംഎസ്, ഒഎംഎസ്, സിഐഎസ്, ഇഎംഎസ് എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ വ്യത്യസ്ത മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുമായി പൂർണ്ണമായും സംവദിക്കാൻ ഒരു സുരക്ഷിത ചാനൽ നൽകുന്നു. , തുടങ്ങിയവ. ഒറാക്കിൾ, മൈക്രോസോഫ്റ്റ് എസ്‌ക്യുഎൽ സെർവർ, പോസ്റ്റ് ഗ്രെസ്ക്യുഎൽ ഡാറ്റാബേസുകൾ എന്നിവയിൽ ഇൻസ്റ്റാൾ ചെയ്യേണ്ട എൽഎസ്-കളക്റ്റിന് ഒരു മീറ്ററാണ്, ഇത് ദശലക്ഷം മീറ്ററുകളുടെ പിന്തുണ ഉറപ്പുനൽകുന്നു, കൂടാതെ എച്ച്ഇഎസ് ഡാറ്റാബേസ് സെർവറുകളുമായി സംയോജിപ്പിക്കാനോ ശേഖരിച്ച ഡാറ്റ മറ്റുള്ളവയിലേക്ക് കൈമാറാനോ കഴിയുന്ന പുതിയ സ്റ്റാൻഡേർഡ് ഫംഗ്ഷനുകൾ കൂടുതൽ പ്രോസസ്സിംഗിനുള്ള അപ്ലിക്കേഷനുകൾ. സെൻട്രൽ സ്റ്റേഷനിൽ എൽഎസ്-കളക്റ്റ് ഇൻസ്റ്റാൾ ചെയ്യാനും വിദൂര മോണിറ്റർ ചെയ്യാനും മീറ്ററിംഗ് നോഡുകൾ സുരക്ഷിതമായും എളുപ്പത്തിലും നിയന്ത്രിക്കാനും ഇൻസ്റ്റലേഷൻ ആവശ്യമില്ലാതെ എവിടെയും വ്യത്യസ്ത ഉപയോക്താക്കൾക്ക് ആക്സസ് നൽകാനും ഇതിന്റെ ക്ലൗഡ് അധിഷ്ഠിത രൂപകൽപ്പന യൂട്ടിലിറ്റികളെ അനുവദിക്കുന്നു. മോഡുലാർ ഡിസൈനിലൂടെയും ഉപഭോക്തൃ ആവശ്യങ്ങളിലൂടെയും ഇച്ഛാനുസൃതമാക്കാൻ കഴിയുന്ന ലോകോത്തര ഫംഗ്ഷനുകളെ എൽഎസ്-കളക്റ്റ് പിന്തുണയ്ക്കുന്നു. അന്വേഷണംവിശദാംശങ്ങൾ എം.ഡി.എം. ദശലക്ഷക്കണക്കിന് ഡാറ്റ കൈകാര്യം ചെയ്യാനും വ്യത്യസ്ത അനലിറ്റിക്സുകളും റിപ്പോർട്ടുകളും അതിവേഗം സൃഷ്ടിക്കാനും പ്രാപ്തിയുള്ള ഒരു ബുദ്ധിമാനായ എസ്‌ഒ‌എ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ മാനേജുമെന്റ്, വിശകലന പ്ലാറ്റ്ഫോമാണ് ഇ‌ഐ‌എസ്-മാനേജുചെയ്യുക. ക്ലയന്റ് / സെർവർ ഇൻസ്റ്റാളേഷൻ രീതിയുടെ മൊത്തത്തിലുള്ള ചിലവ് ഫലപ്രദമായി കുറയ്ക്കുന്നതിന് മോഡുലാർ, ക്ല cloud ഡ് അധിഷ്ഠിത ശാക്തീകരണ യൂട്ടിലിറ്റികൾ എന്നിവയും ഇഐഎസ്-മാനേജ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. വിലയേറിയ വിവരങ്ങൾ പരിരക്ഷിക്കുന്നതിലൂടെ, പ്രധാന സെർവറുകളായും മൾട്ടി-ലെയർ ബാക്കപ്പ് ഡാറ്റാബേസ് സെർവറുകളായും നിരവധി ഡാറ്റാബേസുകളുമായി EIS- മാനേജ് സംയോജിപ്പിക്കാൻ കഴിയും, അവയെല്ലാം പരസ്പരം ആശയവിനിമയം നടത്തുകയും നന്നായി സുരക്ഷിതവും സമന്വയിപ്പിച്ചതുമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. മറ്റ് എച്ച്ഇഎസ്, മൂന്നാം കക്ഷി സിസ്റ്റങ്ങളുമായി എളുപ്പത്തിൽ ഇടപഴകുന്നതിന് സിഐഎം സ്റ്റാൻഡേർഡിനെ (ഐഇസി 61968 / ഐഇസി 61970) ഇഐഎസ്-മാനേജ് പിന്തുണയ്ക്കുന്നു. Energy ർജ്ജ നഷ്ടം, അസറ്റ് മാനേജുമെന്റ്, ട്രാൻസ്ഫോർമർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ യൂട്ടിലിറ്റികളുടെ വലിയ വെല്ലുവിളികളെ നേരിടാൻ ഈ മീറ്റർ ഡാറ്റ മാനേജുമെന്റ് (എംഡിഎം) പ്ലാറ്റ്‌ഫോമിൽ ബാധകമായ നിരവധി മൊഡ്യൂളുകൾ ഉണ്ട്. ഈ ആശയപരമായ വിശകലനങ്ങളെല്ലാം യൂട്ടിലിറ്റികളെ അവരുടെ വരുമാനവും ആസ്തിയും കൃത്യമായി പരിരക്ഷിക്കുന്നതിനും വിശ്വസനീയമായ വിതരണ ശൃംഖലയ്ക്കായി ആസൂത്രണം ചെയ്യുന്നതിനും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഒറാക്കിൾ, മൈക്രോസോഫ്റ്റ് എസ്‌ക്യുഎൽ സെർവർ, പോസ്റ്റ്‌ഗ്രെസ്‌ക്യുഎൽ,… ഒരു സ്റ്റാൻഡ്-എലോൺ സിസ്റ്റമായി EIS- മാനേജുചെയ്യുക അല്ലെങ്കിൽ HES മായി സംയോജിപ്പിച്ചിരിക്കുന്നു, അതിന്റെ മോഡുലാർ ഘടനയിലൂടെ വ്യത്യസ്ത സേവനങ്ങളെ പിന്തുണയ്ക്കുന്നു. അന്വേഷണംവിശദാംശങ്ങൾ വെൻഡിംഗ് മൾട്ടി-ഫങ്ഷണൽ വെൻഡിംഗ് സംവിധാനമുള്ള പ്രീപെയ്ഡ് ഉപഭോക്താക്കളെ പിന്തുണയ്ക്കുക എന്നത് സ്മാർട്ട് പ്രീപേയ്‌മെന്റ് മീറ്ററിംഗിനെ സമീപിക്കുന്ന യൂട്ടിലിറ്റി കമ്പനികളുടെ ആവശ്യകതയാണ്, എല്ലാ യൂട്ടിലിറ്റികൾക്കും വെൻഡിംഗ് ചാനലുകൾക്കും അന്തിമ ഉപയോക്തൃ ഉപഭോക്താക്കൾക്കും വേഗതയേറിയതും വിശ്വസനീയവുമായ ദ്വിദിശ സേവനങ്ങൾ നൽകുന്നു. എൽ‌എസ്-വെൻഡ് ഒരു ഇന്ററോപ്പറബിൾ ക്ല cloud ഡ് അധിഷ്ഠിത വെൻഡിംഗ് സിസ്റ്റമാണ്, മറ്റ് ഹെഡ്-എൻഡ് സിസ്റ്റങ്ങളുമായും / അല്ലെങ്കിൽ മീറ്റർ ഡാറ്റാ മാനേജുമെന്റുമായും സംവദിക്കുന്നതിന് എസ്ടിഎസ്, സിടിഎസ് മാനദണ്ഡങ്ങൾ (ഐഇസി 62055) പിന്തുണയ്ക്കുന്നു, സുരക്ഷിതമായ ടോക്കൺ, വെൻഡിംഗ് ചാനൽ മാനേജുമെന്റ് സേവനങ്ങൾ നൽകുന്നു. വെൻഡിംഗ് സിസ്റ്റം ചുരുങ്ങിയ സമയത്തിനുള്ളിൽ ദശലക്ഷക്കണക്കിന് അഭ്യർത്ഥനകളും നിരവധി ഓൺ‌ലൈൻ വെൻഡിംഗ് ചാനലുകളും ചരിത്രപരമായ ഒരു കൂട്ടം ഡാറ്റകൾ അഭ്യർത്ഥിക്കുന്ന വ്യക്തിഗത ഹെഡ്-എൻഡ് സിസ്റ്റങ്ങളും കൈകാര്യം ചെയ്യുമ്പോൾ എല്ലാ ഉപഭോക്താക്കളുടെയും ഇടപാടുകൾ, ടോക്കണുകൾ എന്നിവ ട്രാക്കുചെയ്യുന്നത് ഒരു പ്രധാന കാര്യമാണ്. എളുപ്പവും വേഗതയേറിയതും 24/7 വെൻഡിംഗ് സേവനത്തിലൂടെ ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും ഒപ്പം ദൈനംദിന വെല്ലുവിളികൾ പ്രയോജനപ്പെടുത്തുന്നതിനും വിവിധ വെൻഡിംഗ് ചാനലുകളെ (പി‌ഒ‌എസ്, മൊബൈൽ, എടിഎം, വെബ് സേവനങ്ങൾ, സിഡിയു മുതലായവ) എൽഎസ്-വെൻഡ് പിന്തുണയ്ക്കുന്നു. ഈ മൾട്ടി-വെണ്ടർ വെൻഡിംഗ് സിസ്റ്റത്തിന് അതിന്റെ കാൽ‌പാടുകൾ‌ എളുപ്പത്തിലും സുരക്ഷിതമായും വിപുലീകരിക്കാൻ‌ കഴിയും, കാരണം എല്ലാ ഉപഭോക്താക്കൾ‌ക്കും അവരുടെ അക്ക to ണ്ടുകളിലേക്ക് ആക്‌സസ് ഉള്ളതിനാൽ എവിടെനിന്നും എപ്പോൾ വേണമെങ്കിലും energy ർജ്ജം വാങ്ങാൻ‌ കഴിയും. അന്വേഷണംവിശദാംശങ്ങൾ കുറിച്ച് ഞങ്ങളെ കമ്പനി പ്രൊഫൈൽ എക്സിബിഷൻ കമ്പനി ചരിത്രം ബഹുമതി കമ്പനി സംസ്കാരം സാമൂഹ്യ പ്രതിബദ്ധത ഉൽപ്പന്നങ്ങൾ സ്മാർട്ട് എനർജി പുനർനിർമ്മിക്കാവുന്ന ഊർജ്ജം പരിഹാരങ്ങൾ അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ (AMI) സി & ഐ പരിഹാരം N + പരിഹാരങ്ങൾ പദ്ധതി വികസനവും ധനസഹായവും ഇപിസി മാനേജ്മെന്റ് ഓ & എം മാനേജ്മെന്റ് N + ഓൾ-ഇൻ-വൺ പരിഹാരം എനർജി എഫിഷ്യൻസി മാനേജുമെന്റ് പരിഹാരം പ്രോജക്റ്റ് കേസുകൾ മിഡിൽ ഈസ്റ്റിലെ ചെലവ് കുറഞ്ഞ സ്മാർട്ട് മീറ്ററിംഗ് ചൈനയിലെ ലിന്യാങ് പിവി പ്ലാന്റുകൾ Ng ാങ്‌ഷി ഹൈവേയുടെ സംയോജിത Energy ർജ്ജ സേവന പദ്ധതി വിഭവങ്ങൾ സേവനങ്ങള് സേവന നെറ്റ്‌വർക്ക് ഉപഭോക്തൃ സേവനങ്ങൾ വാർത്ത ഇപ്പോൾ അന്വേഷണം കോൺ‌ടാക്റ്റ് ഞങ്ങളെ ഫാക്ടറി: നമ്പർ 666 ലിനിയാങ് റോഡ്, ക്വിഡോംഗ്, ജിയാങ്‌സു പ്രവിശ്യ 226299, ചൈന ആസ്ഥാനം: 18 എഫ്, കെട്ടിടം 1, ഷെങ്‌ഡ വുഡോകോ പ്ലാസ, നമ്പർ 1199 മിൻ‌ഷെംഗ് റോഡ്, പുഡോംഗ് ന്യൂ ഏരിയ, ഷാങ്ഹായ് 200135, ചൈന
ഭൂതകാലത്തിന്റെ പത്മതീര്‍ത്ഥക്കരയിലിരുന്ന് ഗതകാലസംഭവങ്ങള്‍ അയവിറക്കുമ്പോള്‍ എന്റെ സ്മരണയില്‍ പല മുഖങ്ങളും തെളിഞ്ഞുവരുന്നു. മിഴിവാര്‍ന്ന ചിത്രങ്ങളൊടൊപ്പം നിറംമങ്ങിയവയും ഉണ്ട്. നിശ്ശബ്ദം കണ്ണീര്‍ വാര്‍ക്കേണ്ട സംഭവങ്ങളും ഏറെ. ഒരു നേരിയ കാറ്റടിച്ചാല്‍പോലും ഹൃദയതന്ത്രികളില്‍നിന്ന് രക്തം ഇറ്റുവീഴുന്നു. ഈ വാങ്മയചിത്രങ്ങള്‍ പൂര്‍ണമല്ല. എന്റെ ജീവിതപ്പാതയില്‍ ഇരുള്‍നിറഞ്ഞവേളകളില്‍ സഹായയും സ്വാന്ത്വനവുമായി അണഞ്ഞവരും കുറെയേറെപ്പേരുണ്ട്. അവരും വൈകാതെ നിങ്ങളുടെ മുമ്പിലെത്തും; കാക്കുവിന്‍! ഓര്‍മയില്‍ വാടാമലരായി ഡോ.പോള്‍സണ്‍ ഞാന്‍ ആദ്യമായി ഡോ. പോള്‍സനെ കാണുന്നത് ഇവിടുത്തെ ഒരു സാഹിത്യസമ്മേളനത്തില്‍ വച്ചാണ്. അധികം ഉയരമില്ലാത്ത, അധികം നിറമില്ലാത്ത ഒരാള്‍. നിറം ഇരുണ്ടതെങ്കിലും മനസ്സിന്റെ നൈര്‍മല്യം മുഖലക്ഷണമറിയാവുന്ന ഞാന്‍ വായിച്ചെടുത്തു; പ്രത്യേകിച്ച്, പ്രകാശം പരത്തുന്ന ആ മന്ദഹാസത്തില്‍നിന്നും; ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. വീണ്ടും സര്‍ഗ്ഗവേദി, വിചാരവേദി തുടങ്ങിയ വേദികളില്‍വച്ച് ആ പരിചയം കുറെക്കൂടി ദൃഢമായി. അദ്ദേഹം കയ്യൊപ്പുവച്ച തന്റെ മൂന്നു പുസ്തകങ്ങളും എനിക്കുതന്നു. അതില്‍ അമേരിക്ക-ഒരത്ഭുതലോകം എന്താണെന്ന അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ചൂടും വേവുമുള്ള ജീവല്‍ഭാഷയിലുള്ള വിവരണം- അത് ഒരിക്കല്‍ക്കൂടി വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. സൂസന്‍ കോന്‍ എന്ന നോവല്‍ ഒരു സംഭവത്തിന്റെ ഭാവനാത്മകമായ വികാസമാണ് അമേരിക്കന്‍ പുകിലുകളാകട്ടെ. പല കാരണങ്ങളാല്‍ പലപ്പോഴും പുറമെ ദൃശ്യമാകാറില്ലെങ്കിലും(അതെന്റെ നിറത്തിന്റെ അനുഗ്രഹം അഥവാ ഭാഗ്യം) സംഘര്‍ഷത്താല്‍ എന്‍രെ നരമ്പുകള്‍ മുറുകുമ്പോള്‍ അതിനൊരയവു വരുത്താനുള്ള കൈകണ്ട ഔഷധമായി എനിക്കനുഭവപ്പെടാറുണ്ട്. ഇവിടുത്തെ വിചിത്രമായ കാര്യങ്ങളൊക്കെ വാര്‍ത്തയാകുന്നതിന്റെ കട്ടിംഗ്‌സ് ശേഖരിച്ച് ഉചിതമായ തലക്കെട്ടു നല്‍കി പുസ്തകരൂപത്തില്‍ വായനക്കാരുടെ കയ്യിലെത്തിക്കുക സ്വന്തമായി ഒരു പുസ്തകമെഴുതുന്നതിലും ശ്രമകരമാണ്. നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനിന്നാണ് ഗ്രന്ഥകര്‍ത്താവ് സംവദിക്കുന്നതെന്നുള്ളതാണ് അദ്ദേഹത്തിന്റെ കൃതികളുടെ ഏറ്റവും വലിയ സവിശേഷത. അശൃത്രിമമായ ആ ഭാഷാശൈലിയാണ് ഡോ.പോള്‍സന്റെ കൃതികലെ ഏറെ ആകര്‍ഷകമാകുന്നത്. ഒരു കൃതി വായിക്കുമ്പോള്‍ കൃതികാരന്റെ വ്യക്തിത്വത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിയുക സ്വാഭാവികം. പലപ്പോഴായി പലരില്‍ നിന്നും പലതും ഞാന് ഗ്രഹിച്ചു. ഇവിടുത്തെ ആദ്യകാല കുടിയേറ്റ മലയാളികള്‍ക്കെല്ലാം ഡോ.പോള്‍സണ്‍ സുപരിചിതനാണ്. ആദരവോടെയാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ചു പറയാറ്. എന്നോട് ഒന്നുരണ്ടുതവണ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ ഹിന്ദി വിവര്‍ത്തനത്തിന്റെ കാര്യം പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു മാഷ് അക്കാര്യം ഏറ്റു; നല്ലയൊരു തുകയും അഡ്വാന്‍സായി വാങ്ങിച്ചു. അത്രതന്നെ; പിന്നെ കക്ഷിയെ നാട്ടില്‍ പലപ്പോഴും ചെല്ലുമ്പോള്‍ നേരില്‍ കണ്ടു വിവരം തിരക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഞാനും ചെറുതായി ഒന്നു ശ്രമിച്ചു. റിട്ടയര്‍മെന്റിനുശേഷം ടിയാന്‍ ക്വോട്ടേഴ്‌സ് ഒഴിഞ്ഞുകൊടുത്തു. എനിക്കും തുടരന്വേഷണത്തിനു സാവകാശം കിട്ടാതെയുള്ള പോക്കും വരവുമായി. ഇന്നിപ്പോള്‍ അതൊരു കുറ്റബോധത്തോടെ ഓര്‍മ്മിക്കുന്നു. ഒരു മീറ്റിംഗില്‍വച്ച് ഒരു സംസ്‌കൃത വ്യാകരണപ്പുസ്തകം തന്നിട്ടുപറഞ്ഞു 'ഇതു ടീച്ചറിന് ഉപയോഗപ്പെടും. ഇതു ഞാന്‍ ലൈബ്രറിയില്‍നിന്നു മോഷ്ടിച്ചതാണെന്നു കരുതരുത്. ത്രോണ്‍ ഔട്ട് വിഭാഗത്തില്‍നിന്ന് വിലകൊടുത്തു വാങ്ങിയതാണ്' അതൊരു നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നു. ഇവിടെയായിരുന്നപ്പോള്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ ഫോണില്‍ സുഖവിവരങ്ങള്‍ തിരക്കുമായിരുന്നു. ഒരിക്കല്‍ സുഖമില്ലാത്ത ഭാര്യ, ആനി നാട്ടിലാണെന്നും, ഒരു ഓപ്പറേഷനെതുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലായതിനാലാണ് മീറ്റിംഗിനൊന്നും കാണാത്തതെന്നും പറഞ്ഞു, പിന്നീടു വിളിച്ചപ്പോള്‍ അദ്ദേഹം നാട്ടിലാണെന്ന് മകനില്‍നിന്നും അറിഞ്ഞു, ഇപ്പോള്‍ മരണവൃത്താന്തവും. നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണു മരണം സംഭവിച്ചതെന്നാണു കേട്ടത്. ഒരു ഗ്രാമപ്രദേശത്തുനിന്ന് ഇവിടുത്തെപ്പോലെ മിന്നല്‍ വേഗത്തില്‍ ആശുപത്രിയിലെത്തുകവയ്യല്ലൊ. കിടന്നുകഷ്ടപ്പെടാതെ കടന്നു പോയത് 'അനായാസേന മരണം' എന്ന ഭാഗ്യം അനേകം കഷ്ടനഷ്ടങ്ങള്‍ക്കും ദൗര്‍ഭാഗ്യങ്ങള്‍ക്കുമിടയില്‍ അദ്ദേഹത്തിനു കൈവന്നു. ദുഃഖത്തിന്റെ ചൂളയില്‍ സ്ഫുടംചെയ്ത ഒരാത്മാവ് നിത്യശാന്തിയില്‍ വിലയം പ്രാപിച്ചു. ഇത്തരുണത്തില്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തിലുപരി ഡോ.പോള്‍സനെപ്പോലെ നന്മനിറഞ്ഞ വലിയ മനുഷ്യരുടെ ജീവിതത്തില്‍ വന്നുഭവിക്കുന്ന വിധിവിപര്യയങ്ങളെക്കുറിച്ച് എന്റെയീ ഏകാന്തവേളകളില്‍ ഞാനോര്‍ക്കുകയാണ്. ദുഃഖാനുഭവങ്ങളില്ലാത്ത ജിവിതമില്ല. ഒളിഞ്ഞും തെളിഞ്ഞും നിര്‍ഭാഗ്യങ്ങള്‍ നമ്മെത്തേടി വരുന്നു. അവരില്‍ ചിലര്‍ സഹനദാസരും/ ദാസികളുമാണ്; വിവേകികളും അവയൊക്കെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ചുവച്ച് മറ്റുള്ളവരുടെ കഷ്ടതകളില്‍ പങ്കുചേരും; എപ്പോഴും പ്രസന്നവദനരായിരിക്കുകയും ചെയ്യുന്നു. നാം സാധാരണക്കാര്‍ നമ്മുടെ കടുകുപ്രായമായ ദുഃഖത്തെ പര്‍വ്വതാകാരമായി സങ്കല്പിച്ച് ലോകത്തേക്കും വലിയ നിര്‍ഭാഗ്യര്‍ തങ്ങളാണെന്നു തിരിച്ചറിയിക്കുന്നു. കോലാഹലം സൃഷ്ടിക്കുന്നു… മനസ്സില്‍ ദുഃഖത്തിന്റെ ജ്വാല ആളിക്കത്തുമ്പോഴും കാണികളെ കുടുകുടെ ചിരിപ്പിച്ച ചാര്‍ളിചാപ്ലിന്‍ എന്നും എന്റെ ആരാധനാപാത്രമാണ്. കനല്‍വഴികളിലുടെ നടന്ന എബ്രഹാംലിങ്കണ്‍; പക്ഷെ, ആ മുകം എന്നും ശോകമുദ്രിതമായിരുന്നു. അങ്ങനെ എത്രയെത്രപേര്‍! ഡോ.പോള്‍സന്റെ ജീവിതവും വേര്‍പാടുകളുടെയും രോഗങ്ങളുടെയും കഷ്ടപ്പാടുകളുടെയും കുടിയേറ്റസമയത്തനുഭവിച്ച അതിജീവന പ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ ആഘാതമേറെയാണ്. രോഗിണിയായ ഭാര്യയുടെ മരണം, പുത്രന്റെ അകാലവിയോഗം- എല്ലാ വ്യഥകളും ജീവിതസായാഹ്നത്തില്‍ സഹിക്കണ്ടിവന്നു; അപരിഹാര്യമായ നഷ്ടങ്ങള്‍. ജീവിതസാഗരത്തിന്റെ തീരത്ത് അസ്തമയകാലത്ത് ഇണയില്ലാതെ, തുണയില്ലാതെ, വിധികാത്ത്, മൃതികാത്ത്, ഏകാകിയായി നിലകൊണ്ടപ്പോള്‍ ആ വലിയ മനുഷ്യന്റെ ഹൃദയത്തില്‍ അലയടിച്ച വിചാരവികാരങ്ങള്‍ക്കു രൂപംനല്‍കാന്‍ ആര്‍ക്കു കഴിയും? നിര്‍ദ്ദയ നിയതിയുടെ കഠിനമായ ചാട്ടവാറടികലേറ്റപ്പോഴും ദുഃഖത്തെ മുഖാമുഖം നോക്കിത്തോല്പിച്ച് തളരാതെ, തകരാതെ, അക്ഷോഭ്യനായി നിന്ന ആ സ്‌നേഹസമ്പന്നന്റെ ചേതനയറ്റ ശരീരം മകന്റെ വരവിനായി കാത്തുകിടക്കുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ദൂരത്തിലെ അടുപ്പം കൈമുതലായെടുത്ത്- ജനമധ്യത്തിലോ മാധ്യമങ്ങളിലോ തന്റെ പേരു മുഴക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ലാത്ത- ആ വലിയ മനുഷ്യന്റെ സ്മരണയ്ക്കുമുമ്പില്‍ സ്‌നേഹാദരപൂര്‍വ്വം വാടാമലരുകള്‍ അര്‍പ്പിക്കുന്നു! Facebook Comments Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ പത്തു ശതമാനം ഇളവ് ലഭ്യമാകുന്ന കരാറില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക0യും ചേമ്പര്‍ലെയ്ന്‍ കോളജും ചേര്‍ന്ന് ഒപ്പുവെച്ചതായി നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു. നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നൈനയുടെ ഈ നൂതന സംരംഭം അനേകം നഴ്‌സുമാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ്. RN and BSN, MSN, DNP, Certificate Programs എന്നിവയിലാണ് ഇളവ് ലഭ്യമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ചാപ്റ്ററുകളിലെ അംഗങ്ങളെല്ലാം ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ് വഴി നൈനയിലെ അംഗങ്ങളാണ്. ചാപ്റ്ററുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്ക് നേരിട്ട് മെമ്പര്‍ഷിപ്പ് എടുക്കാവുന്നതാണ്. നൈനയില്‍ മെമ്പര്‍മാരാകുന്നതുവഴി ട്യൂഷന്‍ ഡിസ്കൗണ്ടിനു പുറമെ മറ്റ് അനവധി പ്രയോജനങ്ങളും ലഭിക്കുന്നതാണ്. വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരുമായി സംവദിക്കാനുള്ള അവസരം, നേതൃത്വപരിശീലനം, വിദഗ്ധരുടെ പിന്തുണ, കോണ്‍ഫറന്‍സുകള്‍, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദികള്‍ എന്നിങ്ങനെ ഒട്ടനവധി ആനൂകൂല്യങ്ങള്‍ നൈന വഴി ലഭിക്കുന്നു. ചേമ്പര്‍ലെയ്ന്‍ കോളജില്‍ പത്തുശതമാനം ട്യൂഷന്‍ ഫീസ് ഡിസ്കൗണ്ടിനു പുറമെ ആപ്ലിക്കേഷന്‍, ട്രാന്‍സ്ക്രിപ്റ്റ് റിക്വസ്റ്റ്, ഇവാലുവേഷന്‍ എന്നിവയും സൗജന്യമാക്കിയിട്ടുണ്ട്. എല്ലാ പഠനാര്‍ത്ഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സാറാ ഗബ്രിയേല്‍ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 21,22 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കുചേരുവാനും, വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും, അവതരണങ്ങളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. മെയ് 31- നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 25 ഡോളര്‍ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നു. ചേംബര്‍ലെയ്ന്‍ കോളജിലെ ഡിസ്കൗണ്ടിനെപ്പറ്റിയും കോണ്‍ഫറന്‍സിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.nainausa.com സന്ദര്‍ശിക്കുക. Comments Post A Comment Name Email Location Title Comment Security Code : Reload for a new code Advisory Board More Our Sponsor 1 USD= Warning: file_get_contents(https://www.google.com/finance/converter?a=1&from=USD&to=INR): failed to open stream: HTTP request failed! HTTP/1.0 404 Not Found in /home/joyche5/public_html/adv-sidebar.php on line 211 0 INR DISCLAIMER : Articles published in this web magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form.
എല്ലാവർക്കും ഹലോ! ഈ കരക In ശലത്തിൽ ഞങ്ങൾ ഇത് ചെയ്യാൻ പോകുന്നു സുന്ദരമായ പോം പോം മാല. സെന്റർപീസുകൾ, അലമാരകൾ കൂടാതെ / അല്ലെങ്കിൽ ആംബിയന്റ് ലൈറ്റിംഗ് നൽകുന്നതിന് ഇത് നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. ഞങ്ങളുടെ നേതൃത്വത്തിലുള്ള ലൈറ്റ് മാലകൾ പുതുക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗം കൂടിയാണിത്. ഇന്ഡക്സ് 1 ഞങ്ങളുടെ പോം പോം മാലകൾ നിർമ്മിക്കേണ്ട മെറ്റീരിയലുകൾ 2 ക്രാഫ്റ്റിൽ കൈകൾ ഞങ്ങളുടെ പോം പോം മാലകൾ നിർമ്മിക്കേണ്ട മെറ്റീരിയലുകൾ പോംപോംസ് നിർമ്മിക്കാനുള്ള കമ്പിളി. ഇത് ഒരൊറ്റ നിറമോ ഒരേ പരിധിക്കുള്ളിൽ പലതോ ആകാം, കടുക് മുതൽ ചുവപ്പ് വരെ ബ്ര brown ൺസിന്റെ മുഴുവൻ ശ്രേണിയിലും എർത്ത് ടോണുകൾ ഇതിന് അനുയോജ്യമാണ്. ടെൻഡർ കത്രിക ലൈറ്റ് ലൈറ്റ് മാല (സൂര്യപ്രകാശം ഉപയോഗിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാകാം ... അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലുള്ളത്) ക്രാഫ്റ്റിൽ കൈകൾ ആദ്യത്തേത് ഞങ്ങളുടെ നേതൃത്വത്തിലുള്ള ലൈറ്റ് മാല വിശകലനം ചെയ്യുക എന്നതാണ് എത്ര പോംപോംസ് ആവശ്യമാണെന്ന് കാണുക അതിനാൽ മാല നന്നായി കാണപ്പെടും. ഏകദേശം രണ്ട് ബൾബുകൾക്കിടയിൽ ഒരു പോംപോം ഇടുക. എല്ലാം അവ തമ്മിലുള്ള വേർതിരിക്കൽ സ്ഥലത്തെ ആശ്രയിച്ചിരിക്കും. ഞങ്ങൾ‌ തിരഞ്ഞെടുത്ത വർ‌ണ്ണങ്ങളിൽ‌ ആവശ്യമായ എണ്ണം പോം‌പോമുകൾ‌ ഞങ്ങൾ‌ ഉണ്ടാക്കുന്നു. പോംപോംസ് നിർമ്മിക്കാൻ നിരവധി മാർഗങ്ങളുണ്ട്, പക്ഷേ അവ ഫോർക്ക് ട്രിക്ക് ഉപയോഗിച്ച് ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, ഇത് വളരെ ലളിതവും ആർക്കും ലഭ്യമാകുന്നതുമായതിനാൽ നിങ്ങൾക്ക് ഒരു നാൽക്കവല, നൂൽ, കത്രിക എന്നിവ മാത്രമേ ആവശ്യമുള്ളൂ. പോംപോം മാലയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന തരത്തിൽ നീളമുള്ള കെട്ടുന്നതിന്റെ അറ്റങ്ങൾ ഞങ്ങൾ ഉപേക്ഷിക്കും. ഇനിപ്പറയുന്ന ലിങ്കിൽ ഇത് എങ്ങനെ ചെയ്യാമെന്ന് നിങ്ങൾക്ക് കാണാൻ കഴിയും: നാൽക്കവലയുള്ള പോംപോൺ നമുക്ക് എല്ലാ പോംപോമുകളും ഉള്ളപ്പോൾ ഞങ്ങൾ മാലയോടൊപ്പം വിതരണം ചെയ്യുന്നു, ഞങ്ങൾ അവയെ കെട്ടിയിടുകയാണ് ഞങ്ങൾ കെട്ടഴിച്ചതിന്റെ അധികഭാഗം വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കിൽ അവയെ പോംപോമിന്റെ ബാക്കി ഭാഗങ്ങളുമായി സമന്വയിപ്പിക്കുകയോ ചെയ്യുന്നു. ഞങ്ങളുടെ Youtube ചാനൽ സബ്സ്ക്രൈബ് ചെയ്യുക തയ്യാറാണ്! നമ്മുടെ മാല ഞങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥലത്ത് ഇടുക മാത്രമാണ് അവശേഷിക്കുന്നത്. ഒരു പട്ടികയുടെ മധ്യഭാഗത്തുള്ള രണ്ട് പാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഞാൻ നിങ്ങളെ ശുപാർശ ചെയ്യുന്നത്. നിങ്ങൾ സന്തോഷിപ്പിച്ച് ഈ കരക do ശലം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ക്രാഫ്റ്റുകൾ ഓണാണ് » കരക .ശലം » പോംപോം മാല നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം അഭിപ്രായമിടുന്ന ആദ്യയാളാകൂ നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * അഭിപ്രായം * പേര് * ഇലക്ട്രോണിക് മെയിൽ * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. നിയമസാധുത: നിങ്ങളുടെ സമ്മതം ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. എനിക്ക് വാർത്താക്കുറിപ്പ് സ്വീകരിക്കാൻ ആഗ്രഹമുണ്ട് കുട്ടികളുമായി ഉണ്ടാക്കാൻ തിളങ്ങുന്ന ഹൃദയങ്ങൾ പുഷ്പം കുട്ടികളുമായി നിർമ്മിക്കാൻ നിറമുള്ള പേപ്പർ ചെയിൻ നിങ്ങളുടെ ഇമെയിലിലെ വാർത്ത നിങ്ങളുടെ ഇമെയിലിലെ പുതിയ കരക and ശലവും നുറുങ്ങുകളും സ്വീകരിക്കുക. പേര് ഇമെയിൽ പ്രതിദിന വാർത്താക്കുറിപ്പ് നിയമപരമായ വ്യവസ്ഥകൾ ഞാൻ അംഗീകരിക്കുന്നു ↑ യൂട്യൂബ് ഫേസ്ബുക്ക് ട്വിറ്റർ പോസ്റ്റ് RSS ഇമെയിൽ ചെയ്യുക RSS ഫീഡ് ബെസിയ അലങ്കരിക്കുക സ്വയം സഹായ വിഭവങ്ങൾ ഇന്ന് അമ്മ ന്യൂട്രി ഡയറ്റ് പൂന്തോട്ടപരിപാലനം ഓണാണ് സൈബർ കള്ളിച്ചെടി പച്ചകുത്തൽ സ്റ്റൈലിഷ് പുരുഷന്മാർ ആൻഡ്രോയിഡ്സിസ് മോട്ടോർ യഥാർത്ഥത Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങൾ ആലപിക്കാം. — സങ്കീ. 95:2 Read More » റവ. ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി (76 ) നിത്യതയിലേക്ക് യാത്രയായി. April 7, 2022 Rev. Fr. Sebastian Vazhappilly (76 ) ( വാഴപ്പിള്ളി ആന്റണി, റോസ ദമ്പതികളുടെ ആറാമത്തെ മകൻ ) ഇന്ന് 07-04- 2022 വ്യാഴാഴ്ച്ച 10.00 am നിത്യതയിലേക്ക് യാത്രയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ: Read More » Parish News പച്ചക്കറിത്തോട്ട നിര്‍മാണവും ഉദ്യാനം വൃത്തിയാക്കലും July 27, 2020 കുറ്റിക്കാട് : പച്ചക്കറിത്തോട്ട നിര്‍മാണവും ഉദ്യാനം വൃത്തിയാക്കലും അലങ്കാര മല്‍സ്യക്കുളം പുനരുദ്ധരിച്ചു അവിടെ മാതാവിന് പുതിയ ഗ്രോട്ടോ നിര്‍മിക്കലുമായി കുറ്റിക്കാട് ഫൊറോന വികാരി ഫാ. വില്‍സന്‍ ഈരത്തറ, അസി. വികാരി ഫാ. മാര്‍ട്ടിന്‍ മാളിയേക്കല്‍ Read More » പേരാമ്പ്ര ഇടവകയില്‍ ‘സാന്ത്വന സ്പര്‍ശം’ July 27, 2020 പേരാമ്പ്ര : ദന്തദിനാചരണത്തിന്റെ ഭാഗമായി ഡെന്റല്‍ അസോസിയേഷന്റെയും രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെയും ഇടവക പാലിയേറ്റീവ് കെയറിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധനയും ബോധവല്‍ക്കരണ ക്ലാസും രക്തപരിശോധനയും നടത്തി. ഹൃദയ പാലിയേറ്റീവ് രോഗികള്‍ക്ക് സൗജന്യ ദന്തചികിത്സ
ആരോഗ്യം എന്നത് എല്ലാ സര്‍വ്വചരാചരങ്ങളുടെയും ജന്മാവകാശമാണ്. അതു നല്ലതാക്കാനും ചീത്തയാക്കാനും, നമ്മൾ തന്നെ മുന്‍കൈയ്യെടുക്കണം.ആരോഗ്യപരിപാലനത്തിൽ മുൻപന്തിയിലാണ് കേരളം ഇന്ന്. ജീവിത രീതികൾ, ആഹാരരീതികൾ, ആഹാരശേഷമുള്ള പരിപാലനങ്ങൾ, ശയനം,വിശ്രമം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാല്‍ ക്രമമായ ജീവിതരീതികൾ, ചിട്ടയോടെ പാലിച്ചിരുന്ന ദിനചര്യകൾ എന്നിവയെല്ലാം തന്നെ ഇന്നില്ല എന്നു തന്നെ പറയാം.എന്നിരുന്നാലും, പഴയ ആ കാലത്തേക്ക് തിരിച്ചു പോയാൽ, ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ആരോഗ്യം ഒരു പരിധിവരെയെങ്കിലും പരിരക്ഷിക്കാം എന്നു കരുതുന്നവർ, ഇന്നേറെയാണ്. കേരളീയരുടെ ഭക്ഷണരീതി എല്ലാവിധത്തിലും ആരോഗ്യത്തെ മുന്‍‍നിര്‍ത്തിക്കൊണ്ടുള്ളവയാണ്, എന്നതിന് ഒരുത്തമ ഉദാഹരണമാണ് നാടൊട്ടുക്കുള്ള മനുഷ്യർ, ഇങ്ങേയറ്റം വിദേശികൾ പോലും ആയുര്‍വേദം, തിരുമുചികിത്സ, ദുര്‍മ്മേദസ്സ് എന്നിങ്ങനെ, പല ആവശ്യങ്ങളുമായി,കേരളത്തെ തേടിയെത്തുന്നത്. ആരോഗ്യസംരക്ഷക്കായി ആയുർവേദം നിഷ്ക്കർഷിക്കുന്ന് ധാരാളം ഉപായങ്ങളിൽ ചിലത് ഇങ്ങനെയാണ്… ഇരുണ്ടതും,മനപ്രയാസന്മുള്ളതുമായ,മനസ്സും ശരീരവുമായി ഇരുന്ന് ആഹാരം കഴിക്കരുതെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.ശാന്തമല്ലാത്ത മനുസ്സുമായി ആഹാരം കഴിച്ചാൽ ദഹക്കില്ല,എന്ന് ആയുര്‍വേദം പ്രതിപാദിക്കുന്നു.സന്തോഷത്തൊടെയും ആസ്വദിച്ചും മാത്രമേ ഭക്ഷണം കഴിക്കാവൂ. ചൂടും തണുപ്പായതുമായ ആഹാരങ്ങൾ ഒരുമിച്ചു കഴിക്കരുത്. ആഹാരം കഴിച്ചതിനു ശേഷം തണുത്ത വെള്ളം കുടിക്കരുത്, ചെറുചൂടുവെള്ളം ശീലമാക്കുക. വെള്ളം ചവച്ചും, ആഹാരം കുടിച്ചും ആണ് കഴിക്കേണ്ടത്‘ എന്നു പറഞ്ഞാൽ, വെള്ളം വായിൽ ഒഴിച്ച്, ദേഹത്തിന്റെ ചൂടുപരുവമാക്കിയതിനു ശേഷം ആണ് ഇറക്കേണ്ടത്. അതു പോലെ തന്നെ, ആഹരം നല്ലവണ്ണം ചവച്ചരച്ച് ദ്രവരൂ‍പത്തിലാക്കിയതിനു ശേഷം ആണ് കഴിക്കേണ്ടത്. സസ്യാഹാരമാണ് ശരീരത്തിനുത്തമം, അഥവാ മാസാഹാരം ഒഴിച്ചുകൂടാൻ വയ്യ എങ്കിൽ കോഴിയിറച്ചിയാണ് , മാട്ടിറച്ചിയെക്കാൾ ഉത്തമം. മസാലചേര്‍ത്തതും, വറുത്തതും പൊരിച്ചതുമായ‍ ആഹാരസാധനങ്ങൾ നമ്മുടെ കേരളീയ ആഹാര രീതിയിൽ കുറവാണ് എന്നുതന്നെ പറയാം. ആഹാരത്തിന്റെ കൂടെയും, ദാഹശമനിയായും,കേരളത്തിൽ പണ്ടുമുതല്‍ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പാനീയമാണ് സംഭാരം. കൊച്ചുള്ളിയും,ഇഞ്ചിയും,കരിവേപ്പിലയും ചതച്ചിട്ട്, പാകത്തിനുപ്പും ചേര്‍ത്തു കുടിക്കുന്ന ഈ സംഭാരം ദാഹത്തിനുത്തമം ആണ്. ഇളനീർ, അഥവാ കരിക്കിൻ വെള്ളം ഏതൊരുതരം ശരീരപ്രകൃതിക്കാർക്കും, ഡബറ്റിസ് കൊളസ്ട്രോൾ ,പ്രഷർ എന്നിവ ഉള്ളവർക്കും കഴിക്കാം. സാധരണ ദഹനം നടക്കാൻ ആവശ്യമായ നാലുമണിക്കൂർ ഇടവേളക്കു ശേഷമേ അടുത്ത ആഹാരം കഴിക്കാൻ പാടുള്ളു. അളവിലും അല്പം കൃത്യത പാലിക്കുന്നത് നല്ലതാണ്, വയറു നിറഞ്ഞു എന്നു തോന്നിയാൽ, ആഹാരം മതിയാക്കുക, വാരി വലിച്ചു തിന്നരുത് എന്നു സാരം. കൃതൃമമായ നിറങ്ങൾ ചേര്‍ക്കുയോ, അധികമായി വേവിക്കാനോ പാടില്ല, സകല ഗുണങ്ങളും മൂല്യവും നശിക്കും എന്നാണ് വിശ്വാസം. വിശന്നിരിക്കുമ്പോൾ ആഹാരം കഴിക്കുന്നതു പോലെ, മാസത്തിലൊരിക്കൽ ഉപവസിക്കുന്നതും ശരീരത്തിനു നല്ലതാ‍ണ്. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിൽ വയറൊഴിക്കുക എന്നത് ചികിത്സയുടെ ഭാഗം ആണ് ദിനചര്യകൾ സൂര്യോദയത്തിനു മുന്‍പ് എഴുനേല്‍ക്കുക ചെറുചൂടുവെള്ളം 2 ഗ്ലാസ്സ് വെറും വയറ്റിൽ കുടിക്കുക മുഖം, നാസാദ്വര ങ്ങൾ എന്നിവ ശുദ്ധമാക്കി, ഉദരശോധന നടത്തുക. യോഗാസനം ഒരു ദിനചര്യയാക്കുക. പ്രാതൽ, പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക. പഴങ്ങൾ ഒരു കോപ്പ, കൂടെ ആവിയിൽ പുഴുങ്ങിയ ആഹാരങ്ങൾ കഴിക്കുക,എന്നതു ശീലവും ദിനചര്യയും ആക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കുക. അടുത്ത ആഹാരത്തിനു മുന്‍പ് കുറഞ്ഞത് 4 മണിക്കുർ ഇവവേള നല്‍കുക. രാത്രി ആഹാരം, കഴിവതും ലഘുവായതും, 7 മണിക്കു മുന്‍പായും, സൂര്യാസ്തമയത്തിനു അധികം താമസിയാതെ കഴിക്കുക. ഭക്ഷണത്തിനു 2 മണിക്കൂർ ശേഷം മാത്രം ഉറങ്ങുക. ചെറുചൂടുവെള്ളം മാത്രം കുടിക്കുക. ദിവസം രണ്ടുനേരം നടത്തം ദിനചര്യയുടെ ഭാഗം ആക്കുക. പഴങ്ങളും പച്ചക്കറികളും നിത്യവും ഉപയോഗിക്കുന്നവരാണ് കേരളക്കരക്കാർ എന്നു പ്രത്യേകം എടുത്തു പറയാം. ഔഷധഗുണങ്ങൾ, ആരോഗ്യം, രോഗപ്രതിരോധം,രോഗനിവാരണം, സൌന്ദര്യം എന്നിവ നല്‍കുന്നതില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യം ഏറെയാണ്. മഴക്കാലത്ത് ഇലക്കറികൾ ധാരാളം കഴിക്കുന്നത് വയറിനും ദഹനത്തിനും നല്ലതാണ്. ശരീരത്തിൽ കടന്ന് കൂടുന്ന വിഷാംശങ്ങളെ ചെറുക്കാൻ ഇലക്കറികള്‍ക്ക് കഴിയും. വള്ളികളിൽ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയൊക്കെ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. കേരളത്തിലെ മറ്റൊരു പ്രത്യേകത, രുചിയും ഗുണവും നല്‍കുന്ന ഇലകളിൽ അപ്പവും അടയും വേവിച്ചെടുക്കുന്നത് ആഹാരരീതിയാണ്‍. വാഴയില, താമരയില, ചീലാന്തിയില, വട്ടയില തുടങ്ങിയ ഇലകളിൽ പുഴുങ്ങിയെടുക്കുന്ന അടയ്ക്ക് ഔഷധ ഗുണങ്ങളുമുണ്ടാകും. ധാതുലവണങ്ങളുടെ കലവറയാണ്‍ നെല്ലിക്ക, പ്രത്യേകിച്ച ആഴ്ചകളോളം തേനിൽ കുതിത്തു വെച്ച്, ദിവസം ഒന്നൊന്നായി കഴിക്കുന്നത്, ഏതൊരു പ്രായക്കാര്‍ക്കും ആരോഗ്യത്തിന് നന്നാണ്. നമ്മുടെ ഇന്നലകളിലേക്ക് ആരോഗ്യത്തിനായി നമുക്ക് മടങ്ങിച്ചെല്ലാം. ഒരു കുറിപ്പ്: ഈ വിവരങ്ങള്‍ക്കു കടപ്പാട് കുറച്ച് വായനയും,പിന്നെ നാട്ടറിവും ആണ്,സ്വന്തം കൃതിയല്ല. Share Article: SAPNA March 13, 2014 ഈസ്റ്റർ നൊയബ് – ആത്മത്യാഗങ്ങളുടെ 50 ദിവസം March 19, 2014 The b Better Youb b Dr.Abraham Leave a Reply Cancel reply Save my name, email, and website in this browser for the next time I comment. Tag Cloud Blog Column Food & Health Kanmashi Kanyaka Magazine Muscatile Manalkaatukal My Books Poetry Short Stories Talk Shows Uncategorized
27 May 2021 27 May 2021 Super Admin 0 Comments chachaji, congress, death anniversary, death day, inc, jawahar lal nehru, neharu ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍മ്മിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും നൈതികവും രാഷ്ട്രീയവുമായ കടമയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് അദ്ദേഹത്തിന്‍റെ അന്‍പത്തി ഏഴാം ചരമവാര്‍ഷികം ആചരിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയസാമൂഹ്യചരിത്രത്തില്‍ നിന്നും നെഹ്‌റു എന്ന പേര് മായ്ചുകളയാൻ പലരും നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ജവഹർലാൽ നെഹ്‌റു എന്ന സ്റ്റേറ്റ്സ്മാൻ, ഇന്നും ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് ‘ഇന്ത്യ’ എന്ന ആശയത്തിനു മുകളില്‍ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതു കൊണ്ടാണ്. ആധുനിക ഇന്ത്യയുടെ ശില്‍പ്പി എന്ന വാക്ക് നെഹ്രുവിന്റെ പേരിനോട് ചേര്‍ത്തു നമ്മള്‍ സാധാരണയായി പറയുന്നത് അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമല്ല. മറിച്ചു നമ്മള്‍ ഇന്ന് കാണുന്ന ആധുനിക മതേതരജനാധിപത്യ ദേശരാഷ്ട്രത്തിന് അദ്ദേഹം ശക്തവും, മാനവികവുമായ അടിത്തറ ഇട്ടതുകൊണ്ടാണ്. ചരിത്രവുമായുള്ള ഏറ്റവും അപകടകരമായ ഒരു കൂടിക്കാഴ്ചയില്‍ ആണ് 1947ല്‍ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. വര്‍ഗീയകലാപങ്ങളും, ഭക്ഷ്യക്ഷാമവും, നിലക്കാത്ത അഭയാര്‍ഥി പ്രവാഹവും, കോളനിവാഴ്ച തകര്‍ത്തെറിഞ്ഞ സാമ്പത്തികഘടനയും, പലഭാഗത്തായി ചിതറിക്കിടക്കുന്ന അറുനൂറിലേറെ നാട്ടുരാജ്യങ്ങളും, എല്ലാം കൂടി സങ്കീര്‍ണ്ണമാക്കിയ ആ ചരിത്രസന്ധി ഒരു പക്ഷെ അരാജകത്വത്തിലേക്കോ, ആഭ്യന്തരയുദ്ധത്തിലെക്കോ നയിക്കുമായിരുന്നു. പക്ഷേ, ആ വെല്ലുവിളികളെ അനിതരസാധാരണമായ പക്വതയോടെ മറികടന്ന്‌, ഇന്ത്യ എന്ന രാഷ്ട്രത്തിന് ബഹുസ്വരവും, മതേതരവുമായ അടിത്തറ ഉറപ്പിക്കാന്‍ ജവഹർലാൽ നെഹ്‌റുവിന് കഴിഞ്ഞു. അന്ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ പല രാജ്യങ്ങളിലും ഇന്ന് ജനാധിപത്യം ഒരു ആശയമായിപ്പോലും തുടരുന്നില്ല എന്നിടത്താണ് നെഹ്‌റു സമകാലിക ഇന്ത്യയില്‍ മറ്റെല്ലാവരെക്കാളും പ്രസക്തനാകുന്നത്. നെഹ്‌റു ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. ശാസ്ത്രബോധം, യുക്തിബോധം, ഉന്നതമായ ജനാധിപത്യ മര്യാദകള്‍, സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങള്‍, ശക്തമായ പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വതന്ത്രവും അനന്യവുമായ വിദേശ നയം, തുടങ്ങിയ ശക്തമായ ആധാരശിലകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നെഹ്‌റു ഇന്ത്യയെ ഒരു ശില്‍പ്പിയുടെ ചാരുതയോടെ കെട്ടി ഉയര്‍ത്തിയത്‌.അതുകൊണ്ടുതന്നെ നെഹ്രുവിയന്‍ കാലഘട്ടം അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ജനതയുടെ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയുംപുഷ്കലകാലമായിരുന്നു. ഭാവിയെക്കുറിച്ചുള്ള സ്വതന്ത്ര്യഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് അദ്ദേഹം,ആധുനികതയുടെയും, യുക്തിബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും നിറം പകര്‍ന്നുകൊടുത്തു.. ഇന്ത്യയെ അറിയുക എന്നാല്‍ ഇന്ത്യയുടെ അനിതരസാധാരണമായ വൈവിധ്യം മനസിലാക്കല്‍ ആണെന്ന് നെഹ്രുവിനു വ്യക്തമായ് ബോധ്യമുണ്ടായിരുന്നു. അതുമാത്രമല്ല, ഈ വൈവിധ്യം ആണ് ഇന്ത്യയുടെ ശക്തി എന്നും അദ്ദേഹത്തിനു അറിയാമായിരുന്നു. അതുകൊണ്ടാണ്, അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രത്തിലും, സംസ്കാരത്തിലും, കലയിലും എല്ലാം ലയിച്ചു ചേര്‍ന്നിരിക്കുന്ന വൈവിധ്യങ്ങളെയും, അതിനെ അതിലംഘിച്ച് നില്‍ക്കുന്ന ഒരു ഏകത്വത്തെയും അദ്ദേഹം തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ ഏറ്റവും പ്രധാനമായ സവിശേഷതയായി നെഹ്‌റു കണ്ടെത്തുന്നത് ഈ ബഹുസ്വരതയും, ഏകത്വവും തന്നെയാണ്. ആര്യന്മാര്‍ മുതല്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഇറാനികളും, ഗ്രീക്കുകാരും, പാര്‍ഥിയന്മാരും, തുര്‍ക്കികളും, അഫ്ഘാനികളും, ക്രിസ്ത്യാനികളും, ജൂതന്മാരും, പാര്‍സികളും എല്ലാം തന്നെ ഇന്ത്യന്‍ സംസ്കാരത്തില്‍ ഒരു പരിധിവരെ ലയിച്ചു ചേരുന്നുണ്ട് എന്നാണു നെഹ്‌റു അവകാശപ്പെട്ടിരുന്നത്.അതുകൊണ്ട് മതനിരപേക്ഷത അദ്ദേഹത്തിനു വളരെ സ്വാഭാവികമായ ഒരു നയമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. നെഹ്രുവിന്റെ മറ്റൊരു സവിശേഷത ജനാധിപത്യത്തിലും സംവാദത്തിലും സമന്വയത്തിലും, രാഷ്ട്രീയത്തിനു അതീതമായ മനുഷ്യപ്രതിഭയിലും ഉള്ള അചഞ്ചലമായ വിശ്വാസം ആയിരുന്നു.അതുകൊണ്ട് സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്യാബിനറ്റ്, കടുത്ത വലതുപക്ഷവാദിയായ ശ്യാമപ്രസാദ് മുഖർജിയും, ഷണ്മുഖം ചെട്ടിയും മുതല്‍, നെഹ്രുവിന്റെ വിമര്‍ശകനായ അംബേദ്‌കര്‍ വരെ ഉള്‍ക്കൊള്ളുന്ന ഒന്നായി മാറി. എക്കാലത്തും ബ്രിട്ടീഷ് ബ്യുറോക്രസിയുടെ അധികാരഘടനയുടെ ഭാഗമായിരുന്ന വി പി മേനോനെ നാട്ടുരാജ്യങ്ങളെ ലയിപ്പിക്കുന്ന ഏറ്റവും പ്രയാസം നിറഞ്ഞ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. മറ്റൊരു അതുല്യ പ്രതിഭാശാലിയായ സുകുമാർ സെന്നിനെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടത്താൻ നിയുക്തനാക്കി. സാര്‍വത്രിക വോട്ടവകാശത്തിലൂടെ,173 ദശലക്ഷം വോട്ടര്‍മാരെ പോളിംഗ്ബൂത്തിലേക്ക് അയച്ചുകൊണ്ട് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ അങ്ങനെ നെഹ്രുവിനു കഴിഞ്ഞു. തർലോക് സിംഗ് പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹത്തെ ഒരു വൻദുരന്തം ആകാതെ നിയന്ത്രിച്ചു. മാത്രമല്ല, സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങള്‍ ഇല്ലാതെ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന്‌ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഏറ്റവും ശക്തവും, നീതിയുക്തവും, സ്വതന്ത്രവുമായ നീതിന്യായ സ്ഥാപനങ്ങളും, തിരഞ്ഞെടുപ്പ് കമ്മിഷനും ഒക്കെ ഇവിടെ ഉണ്ടായത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘മഹാക്ഷേത്രങ്ങള്‍’, കോടിക്കണക്കിനു മനുഷ്യർക്ക് തൊഴിൽ സുരക്ഷയും, രാജ്യത്തിന് വ്യാവസായിക പുരോഗതിയും നൽകിയ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. നെഹ്രുവിയന്‍ ഇന്ത്യയുടെ അടിസ്ഥാനം തന്നെ ശാസ്ത്രബോധവും യുക്തിചിന്തയും ആയിരുന്നു. ആറ്റംബോംബുകളുടെയും, വംശഹത്യയുടെയും ഓര്‍മ്മകള്‍ അതിവിദൂരത്തില്‍ അല്ലാത്ത ഒരു കാലത്ത് നിന്നുകൊണ്ടാണ് ആ മനുഷ്യന്‍ ശാസ്ത്രം മനുഷ്യനന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത്. നെഹ്രുവിനു ശാസ്ത്രം ഒരിക്കലും ഒരു ആയുധം ആയിരുന്നില്ല, മറിച്ച് ഒരു സംസ്കാരമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെയും, നയപരിപാടികളെയും മുന്നോട്ടു നയിച്ചത് ശാസ്ത്രബോധത്തിലൂടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കേണ്ടതിന്റെ അനിവാര്യത ആയിരുന്നു. ഈയൊരു അന്വേഷണവും, അതിന്റെ സജീവതയുമാണ് നെഹ്‌റു.അതുകൊണ്ടാണ് ഇന്ത്യയില്‍ ഉടനീളം ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. നഗരവികസനം ലേ കർബൂസിയറെയും, പഞ്ചവത്സരപദ്ധതി മഹലനോബിസിനെയും, ശാസ്ത്രം ഹോമിബാബയേയും, ഭരണനിര്‍വഹണസ്ഥാപനങ്ങളെ ഇന്ത്യന്‍ സിവില്‍ സര്‍വീസിനെയും ഏല്‍പ്പിക്കുമ്പോള്‍, ഈ ഓരോ പരീക്ഷണങ്ങളിലും,ഓരോ തിരഞ്ഞെടുപ്പിലും നെഹ്രുവിന്റെ സുന്ദരമായ കൈയൊപ്പ്‌ പതിഞ്ഞിരുന്നു. ചുരുക്കത്തില്‍, ആധുനികതയിലെക്കുള്ള ഇന്ത്യയുടെ ഓരോ ചുവടുവെയ്പ്പും നെഹ്‌റു ഒരു കവിത പോലെ മനോഹരമാക്കി. അതുപോലെതന്നെ സോഷ്യലിസം അദ്ദേഹം ‘നീതിയുടെ സൌന്ദര്യശാസ്ത്രമായിട്ടാണ് കണ്ടത്. വെറുമൊരു പ്രത്യയശാസ്ത്രമായിട്ടല്ല. നെഹ്‌റു എഴുതിയ പുസ്തകങ്ങളില്‍ എല്ലാം അദ്ദേഹം ആഗ്രഹിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ഭാവനയും, സ്വപ്നവും ദര്‍ശനവും കടന്നു വരുന്നുണ്ട്,. ഇന്ത്യയെ കണ്ടെത്തല്‍ എന്ന നെഹ്രുവിന്റെ പുസ്തകം ആധുനിക ഇന്ത്യയെ പറ്റിയുള്ള ഏറ്റവും നല്ല ക്ലാസിക് ആണ്. ഡിസ്കവറി ഓഫ് ഇന്ത്യയുടെ ആമുഖത്തില്‍ സുനില്‍ ഖില്‍നാനി പറയുന്നുണ്ട്, ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ അടിസ്ഥാന വ്യകരണമാണ് ഇന്ത്യയെ കണ്ടെത്തലില്‍ നെഹ്‌റു എഴുതിപ്പിടിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്ന്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന നാളുകളില്‍ ആ വ്യാകരണം ഉപയോഗിച്ച് ഇന്ത്യയുടെ അസ്ഥിത്വം കെട്ടിപ്പടുക്കാന്‍ ആണ് നെഹ്‌റു ശ്രമിച്ചത്‌. നെഹ്‌റു സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തുകള്‍ മാധവഖോസ്ലെ പുസ്തകമാക്കിയിട്ടുണ്ട്. ആ കത്തുകള്‍ വാസ്തവത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും ഫെഡറലിസവും എങ്ങനെയാണ് സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൂടെ വളര്‍ന്നു വന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്. എല്ലാ പരിമിതികള്‍ക്കിടയിലും ഇന്ത്യക്ക് അനന്യമായ ഒരു അസ്ഥിത്വം നല്‍കാനുള്ള നെഹ്രുവിന്റെ അശ്രാന്തമായ പരിശ്രമം ആയിരുന്നു അന്നത്തെ ഇന്ത്യ. നെഹ്‌റു ആഗ്രഹിച്ചത്‌ രാജ്യാതിര്‍ത്തികള്‍ കടന്നു നില്‍ക്കുന്ന ഒരു സാര്‍വലൌകികത ആയിരുന്നു. അതുകൊണ്ടാണ് ഒരു ചേരിയിലും ചേരാതെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നി നില്‍ക്കുന്ന ഒരു വിദേശനയം അദ്ദേഹം നടപ്പിലാക്കിയത്. അതുകൊണ്ടാണ് ഇന്ത്യക്ക് അന്നത്തെ ആഗോളരാഷ്ട്രീയത്തില്‍ തനതായ സ്ഥാനം നേടാന്‍ കഴിഞ്ഞത്. ടാഗോറിന്റെ ബൌദ്ധികചിന്തയും ഗാന്ധിയുടെ പ്രായോഗികതയും ആണ് നെഹ്രുവിനെ എല്ലായ്പോഴും നയിച്ചത്. ഈ രണ്ടുപേരിലും അന്തര്‍ലീനമായിരുന്ന ഭാരതിയതയും സാര്‍വലൌകികതയും ദാര്‍ശനികന്‍ കൂടിയായ നെഹ്‌റു വീണ്ടെടുക്കുകയും, അത് ആധുനികതയുമായി അതിമനോഹരമായി സമന്വയിപ്പിക്കുകയും ചെയ്തു. നെഹ്‌റു ഒരു പാട് പരിമിതികള്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി ആയിരുന്നു. അദ്ദേഹത്തിന്‍റെ വിദേശനയം പലപ്പോഴും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഭൂപരിഷ്ക്കരണത്തിനും പ്രാഥമികവിദ്യാഭ്യാസത്തിനും നെഹ്‌റു വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്നുള്ളത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. അദ്ദേഹത്തിന്‍റെ സാമ്പത്തികനയങ്ങള്‍ക്കും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും പ്രതീക്ഷിച്ച ഫലം ഒരിക്കലും ഉണ്ടായില്ല.എങ്കിലും, അതൊന്നും നെഹ്രുവിന്റെ ആശയങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. കാരണം നെഹ്‌റു മുന്നോട്ടു വെച്ചത് അടഞ്ഞ ആശയങ്ങള്‍ ആയിരുന്നില്ല. വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുകയും, വീണ്ടെടുക്കപ്പെടുകയും, പുനര്നിര്‍മ്മിക്കപ്പെടുകയും ചെയ്യേണ്ട ഒരു വിശാലമായ കാന്‍വാസ് ആണ് നെഹ്രു നമുക്ക് ബാക്കി വെച്ചുപോയത്. നിര്‍ഭാഗ്യവശാല്‍, നെഹ്രുവിയന്‍ പൈതൃകം ഇന്ത്യയുടെ ഏറ്റവും വലിയ ബാധ്യതയായി കണക്കാക്കപ്പെടുന്ന ഒരു കാലത്താണ് നാം എത്തിനില്‍ക്കുന്നത്. രാഷ്ട്രശരീരത്തില്‍ നിന്നും നെഹ്രുവിന്റെ ഓര്‍മ്മകള്‍ ഓരോന്നായി തുടച്ചുകളഞ്ഞുകൊണ്ടിരിക്കുന്നു. ബഹുസ്വരതയും, മതനിരപേക്ഷതയും, വര്‍ഗീയധ്രുവീകരണത്തിലേക്കും ഭൂരിപക്ഷവാദത്തിലെക്കും വഴിമാറിക്കഴിഞ്ഞു. സംവാദത്തിനു പകരം നിശബ്ദതയുടെയും അനുസരണയുടെയും സംസ്കാരം ഇന്ത്യക്കാരുടെ ജീവനകലയായി ആഘോഷിക്കപ്പെടുകയും, നെഹ്രുവിയന്‍ ആധുനികതയുടെ മുകളില്‍ അന്ധവിശ്വാസങ്ങളുടെ ഗോപുരങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. പക്ഷെ എത്രയേറെഅപമാനിക്കാനും,നിഷേധിക്കാനും ശ്രമിച്ചാലും അതിനെയെല്ലാം അതിലംഘിക്കുന്ന അനന്യമായ സ്റ്റേറ്റ്സ്മാന്‍ഷിപ്പിന്റെ രസതന്ത്രം’ ആണ് ജവഹര്‍ലാല്‍നെഹ്രുവിനെ വ്യത്യസ്തനാക്കുന്നത്. നെഹ്‌റു ഓര്‍മ്മ മാത്രമായിട്ട്‌ അന്‍പത്തിഏഴു വര്ഷം തികയുമ്പോഴും ‘ആധുനികതയുടെ ഏറ്റവും കാവ്യാത്മകവും ചേതോഹരവുമായ പ്രതീകമായി വിലയിരുത്തപ്പെടാന്‍ നെഹ്‌റു അല്ലാതെ വേറൊരു നേതാവ് നമുക്കില്ല എന്നോര്‍ക്കണം. ബഹുസ്വരതയുടെയും,മതനിരപേക്ഷതയുടെയും, യുക്തിചിന്തയുടെയും,ജനാധിപത്യബോധത്തിന്റെയും രാഷ്ട്രീയവും, ധാര്‍മികവും, നൈതികവുമായ മാനങ്ങള്‍ അത്രമേല്‍ നിര്‍മലമായി അലിഞ്ഞുചേര്‍ന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയനേതാവായിരുന്നു നെഹ്‌റു. അതുകൊണ്ട് തന്നെയാണ് ജവഹര്‍ലാല്‍ നെഹ്രു എല്ലാ കാലത്തും പ്രസക്തനാകുന്നതും. കടപ്പാട് സുധ മേനോൻ (ഫേസ് ബുക്ക്‌ പോസ്റ്റ്‌ ) 1254 SHARES Share on Facebook Tweet Follow us Share Share Share Share Share ← നിറത്തിന്റെ പേരിലുള്ള കളിയാക്കാലുകൾ ഇനി വേണ്ടേ വേണ്ട കുടുംബബന്ധത്തിന്റെ നേർക്കാഴ്ചയായി ” എന്നച്ഛൻ “. → You May Also Like ചിരിക്കാനും ചിന്തിപ്പിക്കാനും ‘ക്യാൻസർ വാർഡിലെ ചിരി ‘ 6 April 2020 9 April 2020 Krishna R 0 ഇമ്മിണി വല്ല്യ കഥാകൃത്തിന് ഇന്ന് അനുസ്മരണ ദിനം 5 July 2020 5 July 2020 Krishna R 1 വർത്തമാനകാലം വിസ്മരിച്ച സമര നായിക 30 November 2020 30 November 2020 Krishna R 0 Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. Δ Join Our WhatsApp Group Click Here Behind the News ആയുർ ആരോഗ്യം ചമയം വാർത്തയ്ക്കപ്പുറം കേശസംരക്ഷണത്തിന് ആയുര്‍വേദം 3 December 2022 3 December 2022 Krishna R 0 ഡോ. അനുപ്രീയ ലതീഷ് മുടിയുടെ അകാരണമായി കൊഴിയുമ്പോഴാണ് പലപ്പോഴും കേശസംരക്ഷണത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുന്നത്. ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് കാർഷികം വാർത്തയ്ക്കപ്പുറം ഡിസംബർ മാസം കൃഷിയിറക്കുന്ന വിളകള്‍ ഇവയാണ്?… 3 December 2022 3 December 2022 Krishna R 0 പൈതൃകം ആഗ്രഹസാഫല്യത്തിന് ശബരിമല ഭസ്മകുളത്തിലെ സ്നാനം 23 November 2022 23 November 2022 Krishna R 0 കൗതുകവാർത്തകൾ പറവ പൈതൃകം നിഗൂഢതകള്‍ ഒളിപ്പിച്ച പേച്ചിപ്പാറ ഗുഹാക്ഷേത്രം 16 November 2022 16 November 2022 Krishna R 0 Trending Video https://www.youtube.com/watch?v=Mp5bXVp2dxo Beauty ആയുർ ആരോഗ്യം ചമയം വാർത്തയ്ക്കപ്പുറം കേശസംരക്ഷണത്തിന് ആയുര്‍വേദം 3 December 2022 3 December 2022 Krishna R 0 ഡോ. അനുപ്രീയ ലതീഷ് മുടിയുടെ അകാരണമായി കൊഴിയുമ്പോഴാണ് പലപ്പോഴും കേശസംരക്ഷണത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുന്നത്. ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് ചമയം യൂത്ത് സോൺ കല്യാണദിനത്തിലെ അടിപൊളി മേക്കോവറിനായി 28 November 2022 28 November 2022 Krishna R 0 ആയുർ ആരോഗ്യം ചമയം സ്ലിം ഫിറ്റാകാന്‍ ബീറ്റ് റൂട്ട് 24 November 2022 24 November 2022 Krishna R 0 Koottukari Newsletter Get new posts by email About Us 'കഥ കൂട്ടിന്‍റെ മേമ്പൊടി ഇല്ലാതെ യാഥാർഥ്യ ജീവിതങ്ങളെ തുറന്നു കാട്ടാൻ ഒരിടം, 'കൂട്ടുകാരി'. പൊരുതി നേടാനുള്ളതല്ല, തുല്യത. ഉള്ളിലെ കഴിവിന്‍റെ അഗ്നികണങ്ങളെ തിരിച്ചറിയുക.ഈ ചൂടിൽ ആത്മസാക്ഷാത്കാരമായി ആഗ്രഹങ്ങൾ പൊട്ടി മുളയ്ക്കട്ടെ. നിങ്ങളുടെ കഴിവിന്‍റെ പുതിയ നാമ്പുകൾ പടർന്നു പന്തലിക്കാൻ കൂട്ടുകാരി ഒരുക്കുന്നു ഓൺലൈൻ പോർട്ടൽ. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ കൂട്ടുകാരി ആദ്യ ചുവട് മുന്നോട്ട് വെക്കുന്നു.'
സി. കുഞ്ഞിക്കോരൻ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ വസന്തവും ആദരിക്കൽ ചടങ്ങും നടന്നു വാസ്തുശില്പകലയിലും തച്ചുശാസ്ത്രത്തിലും വൈദഗ്ദ്യം തെളിയിച്ച ശ്രീ.ടി.വി.കുഞ്ഞിരാമൻ… യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു Breaking News 5 days ago യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു *മലയാള ഭാഷയ്ക്ക് പൊതു വിദ്യാലയങ്ങളിൽ അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് ജയൻ നീലേശ്വരം .യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള… അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും സംസ്കാരവുംണ് ദൈവം കാനായി കുഞ്ഞിരാമൻ കിഴക്കുംകരകാഴ്ച കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി Breaking News 6 days ago അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും സംസ്കാരവുംണ് ദൈവം കാനായി കുഞ്ഞിരാമൻ കിഴക്കുംകരകാഴ്ച കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും സംസ്കാരവുംണ് ദൈവം കാനായി കുഞ്ഞിരാമൻ കിഴക്കുംകരകാഴ്ച കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി കാഞ്ഞങ്ങാട്:-അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും… എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ തയ്യാറാകണമെന്നുംകാസർഗോഡ് ജില്ല സ്കൂൾ പാചക തൊഴിലാളി സിഐടിയു ജില്ലകൺ വെൻഷൻ .ആവശ്യപ്പെട്ടു Breaking News 6 days ago എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ തയ്യാറാകണമെന്നുംകാസർഗോഡ് ജില്ല സ്കൂൾ പാചക തൊഴിലാളി സിഐടിയു ജില്ലകൺ വെൻഷൻ .ആവശ്യപ്പെട്ടു എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ… വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വായനാ മത്സരത്തിൻ്റെ മുന്നോടിയായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു Breaking News 6 days ago വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വായനാ മത്സരത്തിൻ്റെ മുന്നോടിയായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു തൃക്കരിപ്പൂർ: വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട… തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി. Breaking News 2 weeks ago തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി. തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി. കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന തൈകോണ്ടോ ചാമ്പ്യൻഷിപ്പിൽ… വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി 2 ഒപ്പന മത്സരത്തിൽ ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ പടന്ന ഒന്നാം സ്ഥാനം സ്വന്തമാക്കി. Breaking News 2 weeks ago വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി 2 ഒപ്പന മത്സരത്തിൽ ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ പടന്ന ഒന്നാം സ്ഥാനം സ്വന്തമാക്കി. വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി… ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”…. Breaking News 3 weeks ago ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”…. ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”…. നവംബർ പത്തിന് യാത്രാ ശ്രീ യുടെ നേതൃത്വത്തിൽ 75 പേരുമായി മൈസൂർ ഊട്ടി ആദ്യ… *ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. Breaking News 3 weeks ago *ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. *ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. 2022 ജൂലൈ, ആഗസ്ത്, സപ്ത൦ബർ മാസങ്ങളിലെ… Breaking News Breaking News Buero Report 5 days ago 1,244 സി. കുഞ്ഞിക്കോരൻ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ വസന്തവും ആദരിക്കൽ ചടങ്ങും നടന്നു സി. കുഞ്ഞിക്കോരൻ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ വസന്തവും ആദരിക്കൽ ചടങ്ങും നടന്നു വാസ്തുശില്പകലയിലും തച്ചുശാസ്ത്രത്തിലും വൈദഗ്ദ്യം തെളിയിച്ച ശ്രീ.ടി.വി.കുഞ്ഞിരാമൻ ആചാരിയെ അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന… Breaking News Buero Report 5 days ago 1,269 യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു *മലയാള ഭാഷയ്ക്ക് പൊതു വിദ്യാലയങ്ങളിൽ അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് ജയൻ നീലേശ്വരം .യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ഉദ്ഘാടനം ചെയ്തു… Breaking News Buero Report 6 days ago 1,235 അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും സംസ്കാരവുംണ് ദൈവം കാനായി കുഞ്ഞിരാമൻ കിഴക്കുംകരകാഴ്ച കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും സംസ്കാരവുംണ് ദൈവം കാനായി കുഞ്ഞിരാമൻ കിഴക്കുംകരകാഴ്ച കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി കാഞ്ഞങ്ങാട്:-അമ്മയാണ് ദൈവംഭാഷയാണ് ദൈവംതൊഴിലും സംസ്കാരവും ആണ് ദൈവംഅത് ഊട്ടി ഉറപ്പിക്കലാണ്… Breaking News Buero Report 6 days ago 1,244 എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ തയ്യാറാകണമെന്നുംകാസർഗോഡ് ജില്ല സ്കൂൾ പാചക തൊഴിലാളി സിഐടിയു ജില്ലകൺ വെൻഷൻ .ആവശ്യപ്പെട്ടു എല്ലാമാസവും അഞ്ചാം തീയതിക്കകംവേതനം നൽകുക സ്കൂൾ പാചക തൊഴിലാളി യൂണിയൻ എല്ലാ മാസവും അഞ്ചാം തീയതിക്കകംപാചക തൊഴിലാളികളുടെ വേതനം നൽകണമെന്നുംകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്തൊഴിലാളികളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നുംതൊഴിൽ സുരക്ഷിതത്വവും… Breaking News Buero Report 6 days ago 1,230 വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വായനാ മത്സരത്തിൻ്റെ മുന്നോടിയായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു തൃക്കരിപ്പൂർ: വായനയുടെ പൂക്കാലമായി വായനാ മത്സരം. ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് യുപി, ഹൈസ്കൂൾ, വനിത, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായും തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി വായനാ മത്സരമൊരുക്കിയത്.… Breaking News Buero Report 2 weeks ago 1,253 തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി. തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി. കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന തൈകോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ രാവണീശ്വരം ഗവർമെൻ്റ്… Breaking News Buero Report 2 weeks ago 1,251 വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി 2 ഒപ്പന മത്സരത്തിൽ ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ പടന്ന ഒന്നാം സ്ഥാനം സ്വന്തമാക്കി. വിദ്യാ കൗൺസിൽ ഫോർ എഡ്യുക്കേഷൻ പടന്ന കാവുന്തല ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ കാറ്റഗറി 2 ഒപ്പന മത്സരത്തിൽ ഐ.സി.ടി ഇംഗ്ലീഷ്… Breaking News Buero Report 3 weeks ago 1,340 ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”…. ടൂറിസം മേഖലയിലേക്ക് കുടുംബശ്രീയുടെ “യാത്രാശ്രീ”…. നവംബർ പത്തിന് യാത്രാ ശ്രീ യുടെ നേതൃത്വത്തിൽ 75 പേരുമായി മൈസൂർ ഊട്ടി ആദ്യ യാത്ര ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ… Breaking News Buero Report 3 weeks ago 1,297 *ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. *ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ ത്രൈമാസ ബുള്ളററിൻ നീലേശ്വരത്തെ ജനകീയ ഡോക്ടർ വി.സുരേശൻ നിർവ്വഹിച്ചു. 2022 ജൂലൈ, ആഗസ്ത്, സപ്ത൦ബർ മാസങ്ങളിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ജെ.സി.ഐ നീലേശ്വര൦ എലൈററ്… Breaking News Buero Report 3 weeks ago 1,243 പാലായി. എ.എൽ.പി സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു. പാലായി. എ.എൽ.പി സ്കൂൾ കേരളപ്പിറവി ദിനം ആഘോഷിച്ചു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരള ഗാനങ്ങൾ, പ്രതിജ്ഞ,ഫ്ലാഷ് മോബ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . 2021… Breaking News Buero Report 3 weeks ago 1,270 കൊടക്കാട്: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ഫ്ളാഷ്മോബ് അവതരിപ്പിച്ചു. കൊടക്കാട്: ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ പിലിക്കോട് ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡുമായി സഹകരിച്ച് ലഹരി വിരുദ്ധ ചങ്ങല… Breaking News Buero Report 3 weeks ago 1,250 .തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും ഉദ്ഘാടനം വിനോദ് ആലംതട്ട നിർവഹിച്ചു *ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല ഭാഷ, അത് ഒരു സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണെന്ന് വിനോദ് ആലന്തട്ട .തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും… Load More देश की खबरें All Nation Nation Buero Report July 1, 2022 1,265 വായനാ മാസാ ചാരണവും ബാലസാഹിത്യ പുസ്തകോത്സവവും നടന്നു. വായനാ മാസാ ചാരണവും ബാലസാഹിത്യ പുസ്തകോത്സവവും നടന്നു. കാഞ്ഞങ്ങാട്: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബാലസാഹിത്യ പ്രസിദ്ധീകരണ പ്രസ്ഥാനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട് പത്മശ്രീ… Read More » March 18, 2022 അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യകലാ സമിതിയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്ന മണ്മറഞ്ഞു പോയ ശ്രീ കെ പി ദാമോദരൻ അവർകളുടെ സ്മരണക്കായി ഏർപ്പെടുത്തിയ “താളവാദ്യകലാനിധി” പുരസ്‌കാരം (പത്താമത്) ഈ വർഷം പ്രശസ്ത വലന്തല കലാകാരൻ ആയ ശ്രീ ചെറുശ്ശേരി ദാസൻ മാരാർക്ക് July 23, 2021 പ്രഭാത വാർത്തകൾ 2021 | ജൂലൈ 23 | 1196 | കർക്കടകം 7 | വെള്ളി | പൂരാടം | July 23, 2021 हिंदी समाचार 23.07.21 शुक्रवार July 13, 2020 നാൽപ്പത് എപ്പിസോഡ് പൂർത്തിയാക്കി മൊട്ടൂസ് മുന്നേറുന്നു Find us on Facebook Find us on Facebook Most Viewed News May 18, 2021 സെക്കൻ്റ് ബെൽ: അധ്യാപകർ ഇനി സ്കൂളിലെത്തണമെന്ന് വെബിനാർ August 30, 2020 പഴമയുടെ ഓണം : ആറ്റിപ്പിൽ പാറ്റ September 30, 2020 മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി പണി കഴിപ്പിച്ച മിനി ഓഡിറ്റോറിയം ഉദ്ഘാടനവും ,റാങ്ക് ജേതാക്കൾക്കും അവാർഡ് ജേതാക്കൾക്കും അനുമോദനവും ,SടLC +2 വിജയികൾക്ക് കേഷ് അവാർഡ് വിതരണവും ബാങ്കിൻ്റെ ബ്രാൻ്റ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കലും നടന്നു Last Modified News सिक्षा June 23, 2021 പാറശാല ബി പൊന്നമ്മൾക്ക് നാദഞ്ജലി June 14, 2021 കാഞ്ഞിരപ്പൊയിൽ സ്കൂൾ മുറ്റത്തെ പൂമരം കടപഴകി : Total Page View 2020 - Copyright All rights reserved Home About Us Contact Us Send News Join Reporter Verify Reporter Privacy Policy Terms & Conditions Back to top button Close Log In Search for: Popular Posts സെക്കൻ്റ് ബെൽ: അധ്യാപകർ ഇനി സ്കൂളിലെത്തണമെന്ന് വെബിനാർ May 18, 2021 പഴമയുടെ ഓണം : ആറ്റിപ്പിൽ പാറ്റ August 30, 2020 മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി പണി കഴിപ്പിച്ച മിനി ഓഡിറ്റോറിയം ഉദ്ഘാടനവും ,റാങ്ക് ജേതാക്കൾക്കും അവാർഡ് ജേതാക്കൾക്കും അനുമോദനവും ,SടLC +2 വിജയികൾക്ക് കേഷ് അവാർഡ് വിതരണവും ബാങ്കിൻ്റെ ബ്രാൻ്റ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കലും നടന്നു September 30, 2020 ലതിക ചന്ദ്രൻ മടിക്കൈ പഞ്ചായത്തിൻ്റെ പുതിയ സെക്രട്ടറി July 25, 2021 അധ്യാപകക്കൂട്ടം ഗുരു ദീപം *കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നയിക്കുന്ന ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ, ഇതര ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും. ചരിത്രപരമായ നിയോഗമേറ്റെടുത്ത് അധ്യാപന വഴിയിൽ നിന്ന് ആതുര സേവനത്തിന്റെ പുതുവഴികളിൽ സഞ്ചരിക്കുന്ന അധ്യാപക സുഹൃത്തുക്കൾക്കൾക്കും പിന്തുണയർപ്പിച്ച് കൊണ്ട് സമൂഹത്തിലെ അജ്ഞതയെന്ന അന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം ചൊരിയുന്ന ആയിരക്കണക്കിന് അധ്യാപകർ അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഒന്നിക്കുന്നു.*
ദല്‍ഹി നിസാമുദ്ദീനിലെ താമസ സ്ഥലത്തു നിന്നും പ്രഭാത നടത്തത്തിന്നിറങ്ങിയതായിരുന്നു. കുറെ നടന്നപ്പോള്‍, തികച്ചും അപരിചിതമായൊരു കാഴ്ച കണ്ടു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രഭാത യാത്ര നടത്തുന്നവര്‍ കാണുന്നതില്‍ നിന്നും ഭിന്നമായൊരു കാഴ്ച. ഫുട്പാത്തില്‍ അങ്ങിങ്ങായി കുറെ മണ്‍ചട്ടികള്‍ ഉറപ്പിച്ചു വെച്ചിരിക്കുന്നു. ചിലതില്‍ വെള്ളവുമുണ്ട്. മറ്റു ചിലയിടങ്ങളില്‍ ധാന്യമണികള്‍ ചിതറി കിടക്കുന്നു. എന്താണിത്? കേരളക്കാരനായതിനാല്‍ എനിക്ക് ജിജ്ഞാസ! വീണ്ടും മുമ്പോട്ടു നടന്നപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച! ഒരു സ്ത്രീ ബൈക്കില്‍ വന്നിറങ്ങുന്നു. ഒരു സഞ്ചിയുമായി ഫുട്പാത്തില്‍ കയറിയ അവര്‍ അതിലെ ധാന്യമണികള്‍ അവിടെ വിതറുന്നു. ഉടനേ സ്ഥലം വിടുന്നു. രഹസ്യം പിടി കിട്ടി. അല്പം കൂടി പുലര്‍ന്നാല്‍, അവിടെ പറവകള്‍ പറന്നെത്തും. ഈ ധാന്യമണികള്‍ പെറുക്കിയെടുക്കാന്‍. ഈ വെള്ളം കുടിക്കാന്‍. വഴി നീളെ ഈ കാഴ്ചകള്‍ കാണാം. You might also like ഇണയോടുള്ള ഇടപെടൽ ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ഒരു വിജ്ഞാനകോശം ‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും അതെ, പറവകള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കുന്നത് ധര്‍മ്മമാണെന്ന് വിശ്വസിക്കുന്ന കുറെയാളുകള്‍! ചിലപ്പോള്‍ ഐച്ഛികമായി, മറ്റു ചിലപ്പോള്‍ നേര്‍ച്ചയായി, ചെയ്യുന്നതായിരിക്കാം ഈ സുകൃതം. ഏതായാലും പുതിയൊരനുഭവം! തിരിച്ചു നടക്കുമ്പോള്‍ കണ്ടത്, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചയായിരുന്നു. ഒരു ചാക്കുമായി ഒരു സ്ത്രീ വരുന്നു. പ്രത്യക്ഷത്തില്‍, തെരുവീഥിയില്‍ കഴിയുന്ന ഒരംഗം. ചാക്കും ചൂലുമായു ഫുട്പാത്തിലെത്തിയ അവര്‍, ധാന്യം അടിച്ചുവാരി സഞ്ചി നിറക്കുന്നു. എന്നാലും ധര്‍മ്മം തന്നെ! ചിന്തകള്‍ പിറകോട്ടു നടന്നു. നാട്ടില്‍, പ്രഭാത നടത്തത്തിന്നിറങ്ങുമ്പോള്‍, പലപ്പോഴും കണ്ടിരുന്ന ഒരു കാഴ്ച മനസ്സിലേക്കോടിയെത്തി. അറുപതിന്നും എഴുപതിന്നുമിടയിലുള്ള ഒരു വൃദ്ധന്‍! സുബ്ഹി നമസ്‌കാരാനന്തരം അടുത്ത ചായ മക്കാനിയില്‍ നിന്നും ചായ കഴിച്ച ശേഷം അദ്ദേഹം ഇറങ്ങുന്നു, കൈയില്‍ രണ്ട് പുട്ട് കഷ്ണങ്ങളുമായി. ഇയാള്‍ റോട്ടിലെത്തുമ്പോഴെക്കും, അവിടെ കാക്കകളുടെ ഒരു വന്‍പട തന്നെ എത്തിയിരിക്കും. അയാള്‍ പുട്ട് പൊടിച്ചു അന്തരീക്ഷത്തിലേക്കെറിയുന്നു. കാക്കകള്‍, അഹമഹമികയാ അത് പെറുക്കി തിന്നുന്നു. എത്രയോ കാലമായി കാണാറുള്ള ഒരു കാഴ്ച. പക്ഷെ, മറ്റാരും ഈ മാതൃക പിന്തുടര്‍ന്നതായി കണ്ടിട്ടില്ല. മനസ്സ് വീണ്ടും ഓടിയത് ഇസ്ലാമിക ചരിത്രത്തിലേക്കായിരുന്നു. ഡമാസ്‌കസ്സിലെ അല്‍ മറജുല്‍ അഖ്ദര്‍! ഇപ്പോള്‍, ഒരു ദേശീയ കളിസ്ഥലമായി മാറിയ ഈ പ്രദേശം ഒരു വഖ്ഫ് ഭൂമിയാണ്. എന്തിനെന്നോ? വാര്‍ദ്ധക്യവും അവശതയും കാരണം ഉടമകള്‍ ഉപേക്ഷിച്ച ഒട്ടകങ്ങള്‍ക്ക് മേഞ്ഞു നടക്കാന്‍! പൂച്ചകള്‍ക്ക് തിന്നാനും കുടിക്കാനും താമസിക്കാനുമുള്ള വഖ്ഫ് ഭൂമികളും അവിടെയുണ്ടായിരുന്നു. നൂറുക്കണക്കില്‍ തടിച്ചു കൊഴുത്ത പൂച്ചകള്‍ അവിടെയുണ്ടായിരുന്നുവെന്നാണ് ചരിത്രം. ‘അവയും നമ്മുടെ അയല്‍ക്കാര്‍! അവയോടും നമുക്ക് ബാധ്യതയുണ്ടെന്നു’ പറഞ്ഞുകൊണ്ട് ഉറുമ്പുകള്‍ക്ക് റൊട്ടി പിന്നിയിട്ടു കൊടുത്തിരുന്ന അദിയ്യ് ബിന്‍ ഹാതിമും ദല്‍ഹി കാഴ്ചയുടെ മുന്‍ മാതൃകയത്രെ. ഖുര്‍ആന്‍ പറയുന്നതും ഇത് തന്നെ: ‘ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും, വായുവില്‍ പറക്കുന്ന ഏതു പറവയെയും നോക്കുവിന്‍. അവയൊക്കെയും നിങ്ങളെപ്പോലുള്ള വര്‍ഗങ്ങള്‍ തെന്നയാകുന്നു.’ (6:38) പക്ഷെ, സാമൂഹ്യ പ്രവര്‍ത്തനത്തിന്ന് സ്വയാര്‍പ്പണം നടത്തുന്ന വ്യക്തികളും സംഘടനകളും ഇക്കാര്യം ശ്രദ്ധിക്കാതെ പോയത് എന്തു കൊണ്ടാണ്? നമ്മുടെ നാട്ടില്‍ കാലികളും പറവകളുമില്ലേ? അവക്ക് തീറ്റയും വെള്ളവും വേണ്ടേ? കഠിനമായ ദാഹം ബാധിച്ച ഒരു യാത്രക്കാരന്‍ വഴിയില്‍ കണ്ട ഒരു കിണറ്റിലിറങ്ങി മതിയാവോളം വെള്ളം കുടിച്ചു കരക്കു കയറി. അപ്പോഴുണ്ട് കിണറ്റിന്‍ കരയില്‍ ഒരു നായ ദാഹിച്ചു മണ്ണു കപ്പുന്നു. തന്നെപ്പോലെ ഈ നായക്കും ദാഹമുണ്ടെന്നു മനസ്സിലാക്കിയ അയാള്‍ വീണ്ടും കിണറ്റിലിറങ്ങി തന്റെ ഷൂ നിറയെ വെള്ളവുമായി കയറി നായക്കു കൊടുക്കുന്നു. നായ കുടിച്ചു ദാഹം തീര്‍ക്കുന്നു. പക്ഷെ, ഈ സുകൃതത്തിന്റെ നന്ദി പ്രകാശിപ്പിച്ചത് അല്ലാഹുവായിരുന്നു. അയാളുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുത്തുകൊണ്ടായിരുന്നു അത്. തിരുമേനി(സ) സഹാബികള്‍ക്ക് പറഞ്ഞു കൊടുത്ത ഒരു കഥയായിരുന്നു ഇത്. അപ്പോള്‍ സഹാബികള്‍ ചോദിച്ചു: ‘തിരു ദൂതരെ, മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ജീവനുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്! (ബു. മു) ഒരു പൂച്ചയുടെ കാര്യത്തില്‍ നരകത്തില്‍ പോകേണ്ടി വന്ന ഒരു സ്ത്രീയുടെ കഥയും അവിടുന്ന് പറയുകയുണ്ടായി. ആഹാരം നല്‍കുകയോ, പ്രാണികളെ പിടിച്ചു തിന്നാന്‍ വിടുകയോ ചെയ്യാതെ, അവളതിനെ കെട്ടിയിട്ടുവെന്നതായിരുന്നു കാരണം.(ബു. മു) മാത്രമല്ല, ആരെങ്കിലും അനാവശ്യമായി ഒരു പക്ഷിയെ കൊന്നാല്‍, അന്ത്യദിനത്തില്‍ അലമുറയിട്ടു കൊണ്ട് അത് അല്ലാഹുവോട് പറയും: നാഥാ, ഇന്നയാള്‍ അനാവശ്യമായി എന്നെ കൊന്നു. ആവശ്യത്തിന്നു വേണ്ടിയല്ല ഇയാളെന്നെ കൊന്നത്(നസാഈ, ഇബ്‌നു മാജ) എന്നും ഹദീസില്‍ വന്നിരിക്കുന്നു. എന്തിനധികം, ജീവജാലങ്ങളെ ശപിക്കുന്നത് പോലും തിരുമേനി(സ) വെറുത്തിരുന്നു. തന്റെ സവാരി മൃഗത്തെ ശപിച്ച അന്‍സാരി വനിതയോട് നീരസത്തോടെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തു മാറ്റുക; അതിനെ വിട്ടയക്കുകയും ചെയ്യുക. അത് ഏതായാലും ശപിക്കപ്പെട്ടു പോയല്ലോ.’ അങ്ങനെ, സ്ത്രീയില്‍ നിന്നും ഒട്ടകത്തെ പിടിച്ചടുക്കുകയും അവര്‍ ആളുകള്‍ക്കിടയിലൂടെ നടന്നു പോവുകയും ചെയ്തു. ആരും അവരെ സമീപിക്കുകയുണ്ടായില്ല. (മുസ്‌ലിം) അങ്ങനെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഇസ്ലാം കല്‍പിക്കുന്നതെന്നു കാണാം. പക്ഷെ, ധര്‍മ്മത്തിന്റെ പേരില്‍, കോണ്‍ക്രീറ്റു കാടുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഈ മിണ്ടാ ജീവികളെ കുറിച്ചു ചിന്തിക്കാന്‍ നാം സമയം കാണുന്നില്ലെന്നത് വലിയൊരു അത്ഭുതം തന്നെ. അല്ലാഹുവിന്നു വേണ്ടി ഒരു പള്ളി നിര്‍മ്മിച്ചവന്ന്, സ്വര്‍ഗത്തില്‍ അല്ലാഹു ഒരു വീട് പണിയുമെന്നാണല്ലോ ഹദീസ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ കാലത്ത് ഒരു പള്ളി പണിയുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നത് വളരെ വ്യക്തം. എന്നാല്‍, ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ പോകാനും, പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ നരകത്തില്‍ പോകാനും കഴിയുന്നുവെങ്കില്‍, സ്വര്‍ഗത്തിലേക്കു പോകാനുള്ള ലളിതവും എന്നാല്‍ ചിലവു കുറഞ്ഞതുമായ മാര്‍ഗം, ജീവജാല ലോകത്ത് തുറന്നു കിടപ്പുണ്ടെന്നല്ലെ, മുന്‍ചൊന്ന വസ്തുതകള്‍ തെളിയിക്കുന്നത്? അതെ, ദല്‍ഹിയില്‍ കണ്ടത് പോലെ, ഫുട്പാത്തിലോ, ഒഴിഞ്ഞ സ്ഥലത്തോ വെച്ച്, മൃഗങ്ങള്‍ക്കും പറവകള്‍ക്കും മറ്റും തീറ്റയും വെള്ളവും കൊടുക്കുന്നതിന്ന് ആര്‍ക്കാണ് കഴിയാത്തത്? അതൊരു ഗംഭീര പരിപാടിയാക്കി മന്ത്രിയോ മറ്റു വി. ഐ. പികളോ, വി. വി. ഐ. പികളോ ‘നാടമുറിക്കണ’മെന്ന വാശി ഒഴിവാക്കണമെന്നു മാത്രം. ഏതായാലും, ഇത്തരം ചിന്തകളോടെ, തിരിച്ചു നടക്കുകയായിരുന്ന ഞാന്‍, താമസ സ്ഥലം കഴിഞ്ഞു കിലോമീറ്ററുകളോളം താണ്ടി കഴിഞ്ഞിരുന്നു. അവസാനം, ബസ്സ് വഴി, മുറിയിലെത്തിയപ്പോള്‍, മോബൈലും കയ്യില്‍ പിടിച്ചു കൊണ്ട് അസ്വസ്ഥനായി ഇരിക്കുകയായിരുന്നു കൂട്ടുകാരന്‍ അബ്ദു ബിന്‍ മസ്ഊദ്! Facebook Comments കെ.എ ഖാദര്‍ ഫൈസി 1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്. വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. Related Posts Faith ഇണയോടുള്ള ഇടപെടൽ by ഡോ. അഹ്മദ് റൈസൂനി 29/03/2022 Sunnah ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം by Islamonlive 07/12/2021 Sunnah നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ഒരു വിജ്ഞാനകോശം by നൗഷാദ് ചേനപ്പാടി 20/09/2021 Sunnah ‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും by അബ്ദുല്‍ അസീസ് അൻസാരി പൊന്മുണ്ടം 03/09/2021 Sunnah താരതമ്യ കര്‍മശാസ്ത്ര പഠനത്തിലെ ആദ്യ രചയിതാവ് by നൂറുദ്ദീൻ ഖലാല 01/09/2021 Don't miss it Fiqh മയ്യിത്ത് നമസ്കാരം ( 6 – 15 ) 28/06/2022 Stories ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ 03/03/2021 Tharbiyya മുന്‍വിധി നന്നല്ല 23/07/2014 Tharbiyya ഭാവി കാത്തിരുന്ന് കാണാം 12/11/2020 Views ഫലസ്തീന്‍; തല്‍സ്ഥിതികളെ ചോദ്യചെയ്യേണ്ട സമയമായി 16/10/2015 Studies നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം? 19/06/2020 Human Rights സ്ത്രീകള്‍ എരിഞ്ഞ് തീരുന്ന കോംഗോ 29/04/2014 Organisations എസ്. ഐ. ഒ 28/07/2012 Recent Post ‘ദ കശ്മീര്‍ ഫയല്‍സ്’ ‘അശ്ലീലം’ തന്നെ; നിശ്ശബ്ദത വെടിഞ്ഞ് ജൂറിയിലെ മറ്റ് അംഗങ്ങള്‍ 03/12/2022 അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്ക് അസ്ഹരി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് 03/12/2022 വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമാക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ 03/12/2022 ‘ബ്രാഹ്‌മണര്‍ രാജ്യം വിട്ടു പോവുക’; ജെ.എന്‍.യുവിലെ ചുമരുകളില്‍ മുദ്രാവാക്യങ്ങള്‍ 02/12/2022 സായിബാബയെ വിട്ടയക്കാനാവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എ.ബി.വി.പിയുടെ ക്രൂര മര്‍ദനം 02/12/2022 Categories Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth
സ്പാനിഷ് ലാ ലീഗയിൽ അൽമേരിയക്ക് എതിരായ ഡാർബിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയം കണ്ടു റയൽ ബെറ്റിസ്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ബെറ്റിസിന് ആയി. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ വില്യം കാർവാൽഹോയിലൂടെയാണ് ബെറ്റിസ് മത്സരത്തിൽ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ എൽ ടോറെയിലൂടെ എതിരാളികൾ സമനില പിടിച്ചു. എന്നാൽ 66 മത്തെ മിനിറ്റിൽ ജോക്വിന്റെ പാസിൽ നിന്നു ഗോൾ നേടിയ ബോർഹ ഇഗലിയാസിസ് ബെറ്റിസിന് മുൻതൂക്കം തിരികെ നൽകി. തുടർന്ന് 5 മിനിറ്റിനുള്ളിൽ ബോർഹയുടെ പാസിൽ നിന്നു മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ വില്യം കാർവാൽഹോ ബെറ്റിസ് ജയം ഉറപ്പിക്കുക ആയിരുന്നു. La LigaReal Betis Share WhatsAppFacebookTwitterTelegramEmail Wasim Akram Prev Post ലീഗിൽ പരാജയം അറിയാതെ 20 മത്സരങ്ങൾ, നെയ്മറിന്റെ ഗോളിൽ മാഴ്സെയെ തോൽപ്പിച്ചു പി.എസ്.ജി Next Post ലാസിയോയുടെ ഫുട്‌ബോൾ പിച്ച് ശരിയാക്കിയില്ലെങ്കിൽ ടീമിനെ പരിശീലിപ്പിക്കാൻ വേറെ പരിശീലകനെ നോക്കണം – മൗറീസിയോ സാറി
അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള മലയാളം ബ്ലോഗെഴുത്തുകാരുടെ ഒരു ചങ്ങാതിക്കൂട്ടം. ഇതോടൊപ്പം യയാതിക്കൂട്ടം എന്ന ഗൂഗിള്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ഞങ്ങളെല്ലാം ബ്ലോഗിലൂടെ യൌവ്വനം തിരിച്ചുകിട്ടിയ യയാതിമാര്‍ . 2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച ശിവരാജയോഗി മഹാഗുരു തൈക്കാട്ട് അയ്യാസ്വാമികൾ ശിവരാജയോഗി മഹാഗുരു തൈക്കാട്ട് അയ്യാസ്വാമികൾ തിരുവിതാംകൂറിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ഒരാളായിരുന്ന തൈക്കാട് അയ്യാസ്വാമികൾ ചട്ടമ്പിയെ യോഗമുറകൾ അഭ്യസിപ്പിച്ചിരുന്നു എന്ന് സച്ചിദാനന്ദസാഗരം (സ്വയം പ്രകാശാശ്രമം ,തിരുവനന്തപുരം 2008) എന്ന പുസ്തകത്തിന്റെ രചയിതാക്കളിൽ ഒരാളായ രാജീവ് ഇരിങ്ങാലക്കുട സെപ്തംബർ 8(ചട്ടമ്പിസ്വാമി ജയന്തി ദിനം)ലക്കം മനോരമ കാഴ്ചപ്പാട് പേജിലെ സഹസ്രകിരണനായ വിദ്യാധിരാജൻ എന്ന ലേഖനത്തിൽ എഴുതി. 139 വർഷം മുൻപ്,കൃത്യമായിപറഞ്ഞാൽ 1873 മുതൽ തൈക്കാട്ടെ സ്വന്തം വാസസ്ഥലത്തു വച്ച് അവർണ്ണ-സവർണ്ണസമുദായത്തിൽ പെട്ട നാനാജാതി മതസ്തരെ തന്നോടൊപ്പം തൈപ്പൂയസദ്യയ്ക്കു ഒരേ പന്തിയിൽ ഇരുത്തി ലോകത്തിൽ ആദ്യമായി തന്നെ പന്തിഭോജനം തുടങ്ങിവച്ച ശിവരാജയോഗി അയ്യാസ്വാമികളെ( 1960 ല് പ്രസിദ്ധീകരിച്ച ശിവ തിരുവടികൾ എന്ന ജീവചരിത്രഗ്രന്ഥത്തിലെ അയിത്തോച്ചാടനം എന്ന അദ്ധ്യായം പേജ് 114 മുതൽ കാണുക) ആചാര്യനെ ,ആദ്യ സാമൂഹ്യ പരിഷ്കരത്താവിനെ ശ്രീ രാജീവ് "ഒരാൾ" മാത്രമാക്കി ചിത്രീകരിച്ചതു ശരിയായില്ല. സ്വാമി വിവേകാനന്ദൻ തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ,മനോന്മണീയംസുന്ദരൻപിള്ളയുടെ അതിഥി ആയിരുന്നു എന്നത് പുതിയ കണ്ടുപിടുത്തം എന്നു രാജീവ്.പക്ഷേ,പിള്ളയുമായി അല്പസമയം (മാത്രം) സംഭാഷണം നടത്തിയെന്നു ശ്രീ ഇരിങ്ങാലക്കുട.ചിക്കാഗോ സന്ദർശനത്തിനും പ്രസംഗത്തിനും മുൻപ് 1892 ലാണ് വിവേകാനന്ദന്റെ തിരുവിതാംകൂർ സന്ദർശനം.അന്നദ്ദേഹം അറിയപ്പെട്ട സ്വാമിയല്ല.മനോന്മണീയം ആണെങ്കിൽ ബ്രിട്ടീഷ് മഹാരാജ്ഞിയിൽനിന്നും റാവു ബഹദൂർ സ്ഥാൻ വാങ്ങിയ ലണ്ടൻ റിസേർച്ച് സൊസൈറ്റിയിൽ നിന്നും എഫ്.ആർ.എച്ച്.ഏബഹുമതി വാങ്ങിയ പണ്ഡിതൻ.അദ്ദേഹത്തെ പേരൂർക്കടയിലെ ഹാർവ്വീപുരം ബംഗ്ലാവിൽ എത്തി സന്ദർശിക്ക എന്ന ഉദ്ദേശ്യത്തിലാണ് വിവേകാനന്ദൻ തിരുവനന്തപുരത്തു വന്നതുതന്നെ.മനോന്മണീയത്തിന്റെ കൊച്ചുമകൻ പ്രൊഫ.എൻ.സുന്ദരൻ പിള്ള തിരുനെൽ വേലി എം.ഡി.റ്റി.ഹിന്ദുകോളേജ് ശതാബ്ദി സോവനീറിൽ (1976 പുറം 82) ഇക്കാര്യം പറയുന്നു. പി.സുബ്ബയ്യാപിള്ള രചിച്ച കേരള സാംസ്കാരികവകുപ്പു 1991 ല് പ്രസിദ്ധീകരിച്ച പി.എസ്സ്.നടരാജപിള്ളയുടെ ജീവചരിത്രം പേജ് 12 ലും ഈ വിവരം കാണാം. പേരൂർക്കടയിലെ പി.നടരാജപിള്ള മെമ്മോരിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി സോവനീർ 2008 പേജ് 65 ല് കുട്ടിയായ നടരാജനോടൊപ്പം വിവേകാനന്ദൻ ഹാർവ്വീപുരം കുന്നിലെ അടുപ്പുകൂട്ടാൻ പാറയിൽ സമയം ചിലവഴിച്ചതും 2 ദിവസം ഹാർവ്വീപുരം ബംഗ്ലാവിൽ താമസ്സിച്ചതുംവിശദമായി എഴുതിയിട്ടുണ്ട്.പക്ഷേ എന്തുകൊണ്ടാണോ ശ്രീരാജീവ് മനോന്മണീയം നൽകിയ ആതിഥ്യ പുതിയ കണ്ടു പിടുത്തം എന്നു പറയുന്നു. ദ്രാവിഡസംസാരമാണ് ഭാരതത്തിന്റെ അതിപുരാതനസംസ്കാരമെന്നു സ്വന്തം കൃതികളിലൂടെ ചട്ടമ്പി സ്വാമികൾ സ്ഥാപിച്ചു എന്നു ശ്രീ രാജീവ് ഇരിങ്ങാലക്കുട.ചട്ടമ്പി സ്വാമികൾ വേദാന്ദ നിരൂപണം.പ്രാചീനമലയാളം എന്നീ കൃതികൾ തയാറാക്കിയത് തന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്നു തമിഴ് താളിയോലഗ്രന്ഥങ്ങൾ നോക്കിയാണെന്നു തൈക്കാട് അയ്യാസ്വാമികളുടെ ജീവിചരിത്രതിൽ മകൻ ലോകനാഥ പിള്ള പറയുന്നു (ശിവഗിരി മഠാധിപതിയ്ക്ക് 10.9. 120 ലെഴുതിയ കത്ത് കാണുക .വിവേകാന്ദ സ്വാമികളും ചട്ടമ്പി സ്വാമികളും കൂടി കണ്ടപ്പോൾ ഖേചരി മുദ്രയെ കുറിച്ച് സംസാരിച്ചുവത്രേ.പക്ഷേ ചട്ടമ്പിയെ ഖേചരി മുദ്ര പഠിപ്പിച്ചത് അയ്യാ സ്വാമികളായിരുന്നു എന്നു 1997 ല് പുറത്തിറങ്ങിയ അയ്യാ ജീവചരിത്രം പേജ് 77 ല് കാണാം. യോഗമുറകൾ പഠിപ്പിച്ചിരുന്ന മറ്റൊരു വെൺകുളം പരമേശ്വരനായിരുന്നു എന്നു ധാരണ വച്ചു പുലർത്തുന്നവരാണ് ശ്രീ രാജീവ് ഇരിങ്ങാളക്കുടയും എം.ജി.യൂണിവേർസിറ്റി വൈസ് ചാൻസലർ ശ്രീ രാജൻ ഗുരുക്കളും മറ്റും. ശിവരാജയോഗം എന്നാൽ എന്തെന്നു മൻസ്സിലാക്കാത്തതു കൊണ്ടു വരുന്ന അജ്ഞത.ചര്യ,ക്രിയ,യോഗം,ജ്ഞാനം എന്നിങ്ങനെ നാലു വിഭാഗം ഉണ്ട് ശിവരാജയോഗത്തിൽ.കാപ്സ്യൂൾ രൂപത്തിൽ യോഗാ മാത്രം പഠിപ്പിച്ചു വിട്ടിരുന്ന യോഗാപണ്ഡിറ്റ് മാത്രമായിരുന്നില്ല ശിവരാജ യോഗി,മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ എന്നറിയണെമെങ്കിൽ ശിവരാജയോഗത്തെ കുറിച്ചും അയ്യാസ്വാമികളെ കുറിച്ചും കൂടുതൽ പഠിക്കണം. പോസ്റ്റ് ചെയ്തത് Dr.Kanam ല്‍ 7:56 PM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) അറിയിപ്പ് ചിന്ത അഗ്രിഗേറ്റര്‍ പുതുക്കാന്‍ ഞങ്ങള്‍ BHASKAR Dr. M.S.Nair Dr.Kanam Mohan Kumar Vellayani Vijayan/വെള്ളായണിവിജയന്‍ അലസ്സൻ ജയതി-jayathy ഡോ. തോമസ് വര്‍ഗീസ് യയാതിപുരം വേഗാഡ് keralafarmer ബ്ലോഗില്‍ അംഗമാകാന്‍ ഈ ചങ്ങാതിക്കൂട്ടത്തില്‍ അംഗങ്ങളാകുന്നത് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ളവര്‍ elderskerala@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയയ്ക്കുക.
ശാന്തിയിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമാത്ര പ്രസക്തമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുന്നോട്ടു നീങ്ങാൻ ഉപയുക്തമായൊരു മാർഗ്ഗം കണ്ടെത്താനയിട്ടില്ല. സത്യം ഇപ്പോഴും മറഞ്ഞുതന്നെയിരിക്കുന്നു. മിഥയ്ക്കു കടുതത്ത വര്‍ണ്ണവും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഉണ്ടായിരിക്കേ സത്യത്തലെത്തിച്ചേരാന്‍ എറെ ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു. ഗുരു കണ്ടെടുത്തതും തേടിപ്പിടിച്ചു തന്നിട്ടുമുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍. ചില സപ്ലിമെന്റുകള്‍, കത്തുകള്‍, ഗുരുവിന്റെ തന്നെ ഡയറികള്‍, ലഘുലേഖകള്‍……. പലതും പലപ്രാവശ്യം തന്നെ വായിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ ഡയറിയില്‍– മനസ്സെന്ന കൂട്ടില്‍ ഒരു പക്ഷിക്കുഞ്ഞ്‌, അതിന്‌ പപ്പും, തുവലു മുളച്ചിട്ടില്ല. സുതാര്യമായ ഒരു തോലില്‍ പുതച്ച്‌ ആ പക്ഷിക്കുഞ്ഞിന്റെ ഹൃദയം പിടയ്ക്കുന്നതു കാണാം. അതിന്റെ കുഞ്ഞുതല, കണ്ണുകള്‍, കൊക്ക്‌ എല്ലാം കൂടിയ കുഞ്ഞു മുഖം. പക്ഷിക്കുഞ്ഞിന്റെ മുഖം മാറുന്നു, അവിടെ വിശ്വനാഥന്‍ എന്ന കൊച്ചുപയ്യന്‍. മീശയുടെ ചെന്നിനിറം മാറിത്തുടങ്ങിയതേയുള്ളു മെലിഞ്ഞ ശരീരം, പ്രസന്നമായ മുഖം. ജീവിതത്തില്‍ എത്രയോ ശിഷ്യന്മാരുണ്ടായി. പക്ഷെ അവന്‍ മാത്രം മനസ്സിന്റെ കോണില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. അങ്ങിനെയല്ല, ഇന്നും മനസ്സ്‌ നിറഞ്ഞു നില്‍ക്കുന്നു. ജോൺ ജോസഫിന്‌ വളരെയേറെ വിശേഷണങ്ങള്‍ കിട്ടിയിരുന്നു. പാര്‍ട്ടിയുടെ ശക്തനായ അദ്ധ്യാപകന്‍, സംഘാടകന്‍, രാജ്യദ്രോഹി, ഒളിവില്‍ പാർക്കുന്നവൻ, നക്സലേറ്റ്‌……….. ഒടുവിൽ, കരയുന്ന കുട്ടികളെ ഭയപ്പെടുത്താനായിട്ട്‌ അമ്മമാര്‍ തെരഞ്ഞടുത്ത പേരുമായി. പക്ഷെ, അയാള്‍, അയാള്‍ മാത്രം അതൊന്നും കേട്ടില്ല; അറിഞ്ഞില്ല. അയാളുടെ കണ്ണുകള്‍, ചെവികള്‍, എല്ലാം. ഇന്ദ്രിയങ്ങളെല്ലാം ഒന്നിലേയ്ക്കു സൂക്ഷ്മമായി തറഞ്ഞുനിന്നു. മനസ്സ് ഒറ്റ ചിന്ത മാത്രം സ്വീകരിച്ചു. പാർട്ടി. രാവുകളില്‍ കുറ്റിക്കാടുകളിലും, ഹോസ്റ്റലുകളിലും കുട്ടികളെ പഠിപ്പിച്ചു നടന്നു. വിഷയം ഒന്നുമാത്രം. ഈ സമ്പത്ത്‌, ഭൂമി എല്ലാവരുടേതുമാണ്‌. ഇവിടെ എല്ലാവരും അദ്ധ്വാനിക്കണം, അദ്ധ്വാനിക്കാത്തവന്‍ വിളവെടുക്കാൻ യോഗ്യനല്ല. ഒരു വിഭാഗം ജനങ്ങള്‍ മാത്രം എല്ലാം അടക്കി വച്ചിരിക്കുന്നത്‌ നിയമ വിരൂദ്ധമാണ്‌. അതിനെ അനുവദിക്കാനാവുന്നതല്ല. അതിനാല്‍ പണി എടുക്കുന്നവരും കഷ്ടത അനുഭവിക്കുന്നവരും ഒരുമിക്കുവിൻ. ഒന്നിക്കുവിൻ……… ആ വിളികേട്ട്‌ ജോൺ ജോസഫിന്റെ പിറകെ എത്രയോ കുട്ടികൾ നിരന്നു, പാഠങ്ങള്‍ പഠിച്ചു, ബോധവല്‍ക്കരണത്തിനു വേണ്ടി പ്രവർത്തിച്ചു. വിപ്ലവങ്ങള്‍ക്ക്‌ കോപ്പുകൂട്ടി. വിദ്യാഭ്യാസവും ഭാവിയും തുലച്ചു, അച്ഛനമ്മമാരെയും കുടുംബത്തെയും മറന്നു; അവരെ വേദനയുടെ കയ്പ്‌ നീരു കുടിപ്പിച്ചു. അതിലൊരാള്‍ ഏതോ ഗ്രാമത്തിലെ ഏതോ ഒരു പ്രൈമറി സ്ക്കൂൾ അദ്ധ്യാപകന്റെ മകന്‍, മെഡിക്കല്‍ വിദ്ധ്യാര്‍ത്ഥി വിശ്വനാഥനായിരുന്നു. ജോണ്‍ ജോസഫ്‌ അവനെ വിശു എന്നു വിളിച്ചു. വിശു അയാളെ ഗുരുവെന്നും. ഏതോ ഒരു ഡയറിയില്‍ ഗുരു വീണ്ടും എഴുതിയിരിക്കുന്നു. അവന്‍ വിളിച്ചിരിക്കുന്നു, വിശ്വനാഥ്‌. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുു ശേഷം, ശാന്തിഗ്രാമത്തില്‍ നിന്നും. എവിടെയായിരുന്നെന്നേ എന്താണ്‌ വിശേഷങ്ങളെന്നോ പറയാന്‍ മുതിര്‍ന്നിട്ടില്ല. ഒരിയ്ക്കൽ അവന്‍ വരുമെന്നാണ്‌ പറഞ്ഞത്‌. ശാന്തിയില്‍ അവന്‍ പലതും ചെയ്യനുണ്ടെന്ന്‌. അവന്റെ സ്വരത്തില്‍ അടങ്ങാത്ത അമര്‍ഷമാണ്‌, പകയാണ്‌, അതെന്നെ വേദനിപ്പിക്കുകയാണ്‌, ഹൃദയത്തിന്റെ അന്തര്‍ പാളികളില്‍ തൊട്ടാവാടികൊണ്ട്‌ വലിച്ചതുപോലെ…….. കൃഷ്ണയുടെ കാര്യം തിരക്കിയപ്പോള്‍ മാത്രമെ അവന്റെ സ്വരത്തിന്‌ വ്യത്യാസമുണ്ടായുള്ളു. അവളോട്‌ അവനിപ്പോഴും സഹതാപ്പമോ, മറ്റെന്തെല്ലാമോ വികാരങ്ങളാണുള്ളത്‌. അബുവിനെ, ജോസഫിനെ, രാ‍മനെ എല്ലീവരെയും തിരക്കിയിരിക്കുന്നു. പക്ഷെ, അവരോട് നിർവികാരമായ നിലപാ‍ടാണ് കാണിക്കുന്നത്. എല്ലാവരെയും കുറിച്ച്‌ അറിയാമത്രെ. രഹസ്യമായിട്ട്‌ എല്ലാവരെയും കണ്ടിട്ടുണ്ടത്രെ. എങ്കില്‍ എന്തിനാണീ ഒളിച്ചുകളി? പ്രത്യ, ക്ഷത്തിലെത്തിയാല്‍ അവനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണല്ലോ എല്ലാവരും……. പക്ഷെ അവന്‍ ശാന്തിയില്‍ തങ്ങുന്നതെന്തിനാവാം? ഭാസ്കരന്‍ നായരുമായിട്ട്‌ അവനെന്താണ്‌ ബന്ധം? അതും ഒരു പകയുടെ ഭാഗമാകുമോ? അവനെപ്പറ്റി കൃഷ്ണയോടുപറഞ്ഞപ്പോള്‍, അവളുടെ മുഖം, കാണെണ്ടതുതന്നെയായിരുന്നു. അവളുടെ സന്തോഷം…………… എനിയ്ക്കേറ്റവും ദു:ഖംഅവളേക്കുറിച്ചോര്‍ക്കുമ്പോഴാണ്‌. കൃഷ്ണേ! ക്ഷമിക്കൂ………… എത്രയോ പ്രാവശ്യം ഇപ്രകാരം ക്ഷമയാചിച്ചിരിക്കുന്നു. എന്നിട്ടും മനസ്സ്‌ ശാന്തമാകുന്നില്ല…….. സിദ്ധാര്‍ത്ഥന്‍ ഡയറികള്‍ അടച്ചുവച്ച്‌ പുറത്തിറങ്ങി, മുറിപൂട്ടി. പുറത്ത്‌ സൂര്യന്‍ കത്തിനില്‍ക്കുന്നു. എന്നിട്ടും അന്തരീക്ഷത്തിന്‌ കുളിര്‍മയുണ്ട്‌. കാറ്റിന്‌ തണുപ്പുണ്ട്‌. അവന്‍ നടന്നു, യാതൊരു ലക്ഷ്യവുമില്ലാതെ, ലക്ഷ്യമില്ലാതെ നടക്കുന്നതിന്റെ സുഖം ആദ്യമായീട്ടാണ്‌ അനുഭവിക്കുന്നത്‌, എന്തിനെയും വെറുതെ കാണുകമാത്രം ചെയ്യുന്നു. അടുത്ത നിമിഷം ആദ്യം കണ്ടതിനെ മറക്കുന്നു. പുതിയതിനെ കാണുന്നു, അറിയുന്നു. ഏതോ ഒരു നിമിഷത്തില്‍ അലക്ഷ്യമായി തുടങ്ങിയ യാത്ര ലക്ഷ്യമുള്ളതാണെന്നറിയുമ്പോള്‍ ആകാമംക്ഷ. അപ്പോള്‍ ആദ്യം പ്രതീക്ഷല്ലായിരുന്നു എന്നത്‌ തെറ്റായിരുന്നെന്നു തോന്നുന്നു. രവിയുടേത്‌ വളരെ ചെറിയ വീടാണ്‌; രണ്ടോ മൂന്നോ മുറികളും വരാന്തയും. വരാന്തിയില്‍ അവിടവിടെ സിമന്റ്‌ ഇളകിപോയിരിക്കുന്നു. ചുമർ സിമന്റ് തേയ്ക്കാത്തത്‌. മൂറ്റത്തെ കാല്‍പ്പെരുമാറ്റം കേട്ടിട്ടാകാം പാരിക്കിടന്നിരുന്ന മുന്‍വാതിലുന്റെ വിടവിലൂടെ വൃദ്ധമായൊരു സ്വരം കേട്ടു. “ആരാ?” “ഞാന്‍ സിദ്ധാര്‍ത്ഥനാണ്‌, രവിയെകാണാനാണ്‌.’ കതക്‌ തുറന്ന വൃദ്ധനെത്തി, വരാന്തയില്‍. ‘ “അവന്‍ പത്രമിടാന്‍ പോയതാണല്ലോ.” “സാറെവിടുന്നാ…..?” അയാള്‍ക്കൊലപ്പം സിദ്ധാര്‍ത്ഥന്‍ മുറിയില്‍ കയറി. അലറി വിളിക്കുന്ന ഒരു പുരുഷ ശബ്ദം. സിദ്ധാര്‍ത്ഥന്‍ ഞെട്ടിപ്പോയി, ഞെട്ടലില്‍ നിന്ന്‌ മോചിച്ച്‌ ശബ്ദം കേട്ട ജനാല വഴിനോക്കി. കട്ടിലിന്റെ കാലില്‍, ചങ്ങലയില്‍ തളയ്ക്കപ്പെട്ട ഒരാള്‍, അയാള്‍ക്ക്‌ രവിയുടെ ഛായയാണ്‌. രവിയേക്കാള്‍ ഉയരവും ആരോഗ്യവുമുണ്ട്.അയാള്‍ ജനാല്ക്കലെത്തി സിദ്ധാര്‍ത്ഥനെ നോക്കിനിന്നു,പിന്നെ ചിരിച്ചു. മടങ്ങി കട്ടിലില്‍ കിടന്നു. വൃദ്ധനോടൊപ്പം കട്ടിലില്‍ ഇരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സ് വേദനപ്പെട്ടു. വൃദ്ധന്‍ പറഞ്ഞു. “മകനാ….സോമന്‍… രണ്ടു മക്കളേ ഒള്ളൂ…… മുത്തത്‌ ഇവനാ……” “അസുഖം?” “തൊടങ്ങിയിട്ട ഏഴുവര്‍ഷമായി….. അഴിച്ചുവിട്ടാല്‍ തെണ്ടിനടക്കും….ആളുപദ്രവോമൊണ്ട്‌…… മറ്റവന് ഇഷ്ടോമില്ല……” “മരുന്ന്‌?” “മരുന്നും മന്ത്രോമൊക്കെയുണ്ട്‌…. പക്ഷെ…” പിന്നീട്‌ വൃദ്ധന്‍ മിണ്ടിയില്ല. സിദ്ധാര്‍ത്ഥന്‍ ഒന്നും ചോദിക്കാനും തോന്നിയില്ല. രവിയോടൊത്ത്‌, അവന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പേ വെയിലു കനത്തുകഴിഞ്ഞിരുന്നു. നക്ഷത്ര ഹോട്ടലിലെ ബാറിന്റെ മങ്ങിയ വെളിച്ചത്തിൽ, ശീതളിമയിൽ…… സിദ്ധാർത്ഥൻ രണ്ടു ഗ്ലാസ്സുകളിൽ വിസ്കി പകർന്നു. രവിയെ ക്ഷണിച്ചു. രവി അത്ഭുതപ്പെട്ടു. “കഴിയ്ക്കെടോ……” സിദ്ധാര്‍ത്ഥന്‍ മദ്യത്തിന്‌ വഴങ്ങിയിരിക്കുന്നുവെന്ന്‌ രവി മനലാക്കി. അവന്‍ സിദ്ധാര്‍ത്ഥനെ നോക്കിയിരുന്നു. “എനിക്ക് നിന്റെ കഥ കേൾക്കണം….” “സാർ … എനിക്ക്……” “ആറിയാം നിന്റെ കഥ ഗ്രാമത്തിന്റെ കൂടി കഥയാണ്….അതു പറഞ്ഞാല്‍ …… ഞാനെങ്ങാന്‍ പത്രത്തിലെഴുതിയാല്‍ അനർങ്ങളാകുമെന്ന്‌…….. അല്ലെ?” ഗ്ലാസ്സില്‍ പകര്‍ന്ന വിസ്കി രവിയുടെ കൈയില്‍ കൊടുത്തു. അവന്‍ മെല്ലെ നുണഞ്ഞിറക്കി. സിറ്റിയുടെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ ശാന്തിപുഴയ്ക്ക്‌യേറുന്നു. ശാന്തമാകുന്നു. എങ്കിലും ശക്തിയായ അടിയൊഴുക്കുണ്ടത്രെ. പുഴക്കരയില്‍ ശാന്തിട്രസ്ററുവക ഉദ്യാനം. എപ്പോഴും തിരക്കുണ്ട്‌. വള്ളിക്കുടിലില്‍, ശീതളിച്ച കാറ്റ്‌ മന്ദമായി എത്തുന്നു. മന്ദമായി എത്തുന്ന കാറ്റ്‌ മദ്യത്തെ നുരയാന്‍ വിടുന്നു. മദ്യം നുരഞ്ഞ്‌ സിരകളിലൂടെ ഒഴുകി, ഒഴുകി പടരുമ്പോള്‍ കിട്ടുന്ന ആനന്ദത്തില്‍, അര്‍ദ്ധസുഷുപ്തിയില്‍ സിമന്റു ബഞ്ചുകളില്‍ അവർ മലര്‍ന്നു കിടന്നു. “സാർ….” “ഏസ്…..” ബഞ്ചില്‍ എഴുന്നേറ്റിരുന്നു. തലയില്‍ കയറിയ മദ്യം എഴു ന്നേറ്റിരുന്നപ്പോള്‍ അപ്പാടെ ഈഴ്‌ന്നിറങ്ങി കാലില്‍ ഒത്തു കൂടിയതായി തോന്നി. എഴുന്നേറ്റു നിന്നപ്പോള്‍ പാദങ്ങള്‍ തറയില്‍ സ്പര്‍ശിക്കുന്നില്ലെന്നു തോന്നി.. “സാറിനറിയോ ………. എന്റെ ചേട്ടന്‍, ഭ്രാന്തന്‍ സോമന്‍ ശാന്തിയിലൂടെ അലഞ്ഞു നടക്കുന്ന ധര്‍മ്മക്കാരന്‍…….” അവന്‍, സിദ്ധാര്‍ത്ഥന്‍ കിടന്നിരുന്ന സിമന്റു ബഞ്ചില്‍ ഇരുന്നു. സോമശേഖരന്റെ തിരോധാനം ശാന്തിഗ്രാമത്തിന്റെ മാറിലേറ്റ ശക്തമായ മുറിവായിരുന്നു. ഉവളുത്ത, ദൃഡമായ കൈകാലുകളുള്ള സുമുഖനായ ചെറുപ്പക്കാരൻ….. അപ്പനൊടൊത്ത്‌ അദ്ധ്വാനിച്ച്‌ അവന്റെ ശരീരം ഉറച്ചു. കാട്ടിറച്ചിയും കപ്പയും അവനെ ശക്തനാക്കി. ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ പഠനം കഴിഞ്ഞ്‌ അടുത്ത പട്ടണത്തില്‍ പോയി പത്താം തരം പാസ്സായ ആദ്യത്തെ ഗ്രാമക്കാരനാണ് സോമശേഖരന്‍. അതിന്റെ തലയെടുപ്പും വിവരവും അവനുണ്ടായിരുന്നു. ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതാവുമായിരുന്നു. ഒരു രാവ്‌ ഇരുണ്ട്‌ വെളുത്തപ്പോള്‍ മകനെ കാണാനില്ലെന്ന്‌ കിട്ടുച്ചോൻ നാട്ടുകാരെ അറിയിച്ചു. കാട്ടിലും നാട്ടിലും അടുത്ത പട്ടണങ്ങളിലും ഗ്രാമത്തിലെ ചെറുപ്പക്കാർ തെരഞ്ഞുനടന്നു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും കിട്ടിയില്ല. അവന്റെ അമ്മ അമ്മിണിച്ചോത്തി ജലപാനമില്ലാതെ ബോധധമറ്റ്‌ ആഴ്ചകളോളം കിടന്നു. അന്ന്‌ രോഗികളെ നോക്കാന്‍ ഇംഗ്ലീഷുകാരന്‍ ഡോക്ടര്‍ ഇല്ലായിരുന്നു. കുടിയേറിയെത്തിയ ഒരു നാട്ടുവൈദ്യന്‍ പൈലിച്ചേട്ടന്‍ ഉണ്ടായിരുന്നുള്ളു. അന്നൊരിക്കല്‍ മീരാവുവിന്റെ കടയില്‍ ഇരുന്ന്‌ ഉസ്മാന്‍ “ഓന്‍ പോയത്‌ നന്നായി, ഓനാ ഈ നാട്ടിലെ പിള്ളേരെ ചീത്തയാക്കിയത്‌…..” മലപ്പുറത്തുകാരന്‍ ഉസ്മാന്‍ നബീസയുമായി വന്നിട്ട്‌ നാലു വര്‍ഷം കഴിഞ്ഞതേയുള്ളു. ഗാമക്കാര്‍ക്ക്‌ പോത്തിനെയും പശുവിനേയും അറുത്തു കൊടുക്കാന്‍ മറ്റാരുമില്ലാതിരുന്ന കാലം. വലിയ ഉടലും ചെറിയ തലയും തൊപ്പിയും താടിയും അരയില്‍ പച്ച ബല്‍ട്ടും എളിയില്‍ തിരുകിയിരിക്കുന്ന കത്തിയും……. -അയാള്‍ അഭ്യാസിയാണ്‌ സൂക്ഷിച്ചോണം. നാട്ടുകാര്‍ അയാളെ ഭയന്നു. എളിയില്‍ തിരുകിയിരിയ്ക്കുന്ന മലപ്പുറം കത്തി എന്നും തേച്ച്‌ മിനുക്കി എളിയില്‍ തിരുകുന്നത്‌ ഗ്രാമക്കാര്‍ നോക്കിനിന്നു. ഗ്രാമത്തിലെ സിറ്റിയില്‍ മീരാവുവിന്റെ ചായക്കടയുടെ അടുത്ത്‌ റോഡിറമ്പില്‍ കുടില്‍ കെട്ടിയാണ്‌ ഉസ്മാന്‍ പാര്‍ത്തത്‌. നബീസയെ തട്ടിക്കൊണ്ടു രായ്ക്കു രാമാനം നാടുവിട്ടതാണെന്നും ഇവിടെ വന്ന്‌ ഒളിച്ചു പാര്‍ക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞ്‌ പരത്തി. നബീസ മൊഞ്ചുള്ള കൈകാലുകളില്‍ മൈലാഞ്ചിയിട്ട്‌, കൈലിമുണ്ടും വെള്ളി അരപ്പട്ടയുമുള്ള ഒരു മഞ്ഞക്കിളിയാണ്‌. പോത്തിന്നേപ്പോലെ നിഷ്ഠൂരനായ ഉസ്മാന്റെ കൂടെ അവള്‍ ഒളിച്ചോടാന്‍ യാതൊരു വഴിയുമില്ല. പാവം പെണ്ണ്‌………. നാട്ടുകാരുടെ സംഭാഷണം കാറ്റില്‍ പറന്നു കളിയ്ക്കവെ, ഉസ്മാന്റെ ചെവിയില്‍ അലയ്ക്കവെ, അയാള്‍ കത്തിയുരി മുറ്റത്ത്‌ കിടന്നിരുന്ന കരിങ്കല്ലില്‍ തേച്ച്‌ മൂര്‍ച്ചകൂട്ടി, വളപ്പിന്റെ കടമ്പ കടന്ന്‌, ചെമ്മണ്ണ്‌ ഉറച്ചു കിടന്നിരുന്ന റോഡിന്റെ നടുവില്‍ നിന്ന്‌ വിളി പറഞ്ഞു. “യേതു ഹമുക്കിന്റെ മോനാടാ ഞാന്‍ ന്റെ നബീസേനെ കട്ടതാന്നറിയേണ്ടേ?” മീരാവുവിന്റെ കടയില്‍ ഗ്രാമക്കാര്‍ കാപ്പികുടിച്ചുകൊണ്ടും പുട്ടു തിന്നുകൊണ്ടും ഇരിപ്പുണ്ടായിരുന്നു. ആരും മിണ്ടിയില്ല. ഉസ്മാന്‍ അവരെ വെല്ലുവിളിച്ചു. കിഴക്കന്‍ മലകടന്ന്‌ സൂര്യന്‍ ഗ്രാമത്തിന്റെ നെറുകയില്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂു. പലരും പണിയുടെ ഇടവേളയില്‍ ചായകുടിയ്ക്കാനായിട്ട്‌ എത്തിയതായിരുന്നു. ഉസ്മാന്‍ നെഞ്ചുവിരിച്ച്‌ രണ്ടു പ്രാവശ്യം റോഡിലൂടെ നടന്നു, തിരിച്ച്‌ കുടിലില്‍ എത്തി. തറയില്‍ മുട്ടി പലകയില്‍, അരിയിലെ കല്ലുപെറുക്കിക്കളഞ്ഞു കൊണ്ടിരുന്ന നബീസയുടെ അടുത്തായിട്ട്‌ അയാളിരുന്നു. അവളുടെ മൊഞ്ചുള്ള മുഖം കൈകളില്‍ എടുത്ത്‌ ആരും കാണുന്നില്ലെന്ന്‌ ഉറപ്പുവരുത്തി, ചുവന്നു തുടുത്ത കവിളില്‍ ചുംബിച്ചു. “നെന്നെ ഞാന്‍ കുട്ടതാ…..” അവളുടെ കവിളില്‍ നാണപ്പൂക്കള്‍ വിരിഞ്ഞു. ഉസ്മാന്റെ കണ്ണുകള്‍ തിളക്കം കൊണ്ടു “ഞമ്മളിവിടെ പിടിച്ചുനിക്കൂടി പെണ്ണേ.” ഉസ്മാന്‍ പിടിച്ചു നിന്നു. കുടിലിന്റെ തെക്കുവശത്ത്‌ ചായ്പുകെട്ടി, വെട്ടുകത്തികളും, കട്ടക്കത്തികളും സംഘടിപ്പിച്ചു. ഓതി, പോത്തിനെ വെട്ടി നാട്ടുകാര്‍ക്ക്‌ കൊടുത്തു. പോത്തിറച്ചിയുടെ രുചിയില്‍ ശാന്തിഗ്രാമം അമര്‍ന്നു. ഉസ്മാന്‍ ഗ്രാമക്കാരനായി. ഉസ്മാന്റെ വാക്കുകള്‍ കേട്ട്‌ നാട്ടുകാര്‍ ഞെട്ടിയുണര്‍ന്നു, ഞെട്ടല്‍ നല്‍കിയ ഉണര്‍വില്‍ ഗ്രാമത്തിന്റെ ചെറുപ്പക്കാര്‍ ഒന്നിച്ചു ചെമ്മണ്‍ ഉറച്ച പാതയില്‍ അണിചേര്‍ന്നു. അവരുടെ മുഖങ്ങളില്‍ ക്രോധം നിറഞ്ഞു. മനസ്സുകള്‍ വിക്ഷുബ്ധങ്ങളായി. അവര്‍ ആയുധ ധാരികളും വിപ്ലവസന്നദ്ധരുമായി. അവര്‍ മാര്‍ച്ചുചെയ്തു. പെട്ടെന്ന്‌ അവരുടെ സംശയങ്ങള്‍ സത്യങ്ങളാണെന്ന്‌ തോന്നി. ഈഹാപോഹങ്ങള്‍ കഴമ്പുള്ളതാണെന്ന്‌ തോന്നി. പണ്ടത്തെ പോത്തുവെട്ടുകാരന്‍ ഉസ്മാനല്ല പറയുന്നത്‌. പുതിയ ഉസ്മാന്‍ ഭഗവാനെന്ന്‌ സ്വയം വിശേഷിപ്പിച്ച ഭാസ്ക്കരന്‍ മാഷിന്റെ വലം കൈയ്യാണയാള്‍. അയാള്‍ പോത്തുവെട്ടു നിര്‍ത്തി ഭഗവാന്‍ സ്തുതിഗീതം പാടുന്നു. ഭഗവാനെതിരായി ശബ്ദിക്കുന്നവര്‍ക്ക്‌ തിരിച്ചടി നല്‍കുന്നു. എവിടെനിന്നെല്ലാമെ അഭ്യാസികളെ കൊണ്ടുവന്ന്‌ അയാള്‍ നേതാവായിരിക്കുന്നു. അയാളുടെ ധ്വനികളില്‍ നിന്നും അവ്യക്തമായിട്ടു കിട്ടുന്ന അറിവച്ച് ഗ്രാമക്കാര്‍ ശാന്തിനിലയത്തിലേയ്ക്ക്‌ നടന്നു. സോമശേഖരന്റെ തിരോധാനത്തിന്‌ ഭഗവാന്‍ എന്താണ്‌ പങ്ക്‌? ഗാമ സിറ്റിയില്‍ നിന്ന്‌ വടക്കോട്ട്‌, മലയ്ക്കു മുകളില്‍ നിന്നും താഴെയിറങ്ങി, താഴ്വാരത്തിലൂടെ നടന്ന്‌ ഗ്രാമത്തിന്‌ നടുക്ക്‌ മൊട്ടക്കുന്നിലെ ശാന്തിനിലയത്തിലെത്തി. അവര്‍ക്കു മുന്‍പെ ഉസ്മാന്‍ ശാന്തിനിലയത്തിയിരിക്കുന്നു. സൂര്യന്‍ ഗ്രാമത്തിന്‌ നേരെ മുകളില്‍ വന്നു നിന്നു.ഉച്ച ചൂടിൽ ശാന്തിനിലയം മയക്കത്തിലാണ്ട്‌ കിടക്കുകയ ത്തിയിരിക്കുന്നു. കാവല്‍ക്കാരും, മറ്റ്‌ വേലക്കാരും, ആലസ്യമാണ്ട കണ്ണുകളുമായി, ഓടിക്കിതച്ചെത്തിയ ഉസ്മാനെ നോക്കിയിരുന്നു. അയാള്‍ നേരെ ഭഗവാന്റെ പള്ളിയറയില്‍ പൂണ്ടു. ഭഗവാന്‍ അക്ഷ്യോഭ്യനായി കഥകേട്ടു. കാവിമുണ്ട്‌ മുറുക്കി ഉടുത്തു, ഉറക്കാലസ്യം വിടാനായി മുഖം കഴുകി നിലക്കണ്ണാടിയ്ക്ക മുന്നില്‍ നിന്നു. ടൌവ്വല്‍കൊണ്ട്‌ മുഖത്തെ ജലാംശം ഒപ്പിയെടുത്തു. അലങ്കോലമായ മുടി ചീകിയൊതുക്കി ചുണ്ടില്‍ പുഞ്ചിരി വരുത്തി. “ഭഗവാനെ എല്ലാവരോടും ഒരുങ്ങാന്‍ പറയട്ടെ…… വരുന്നത്‌ എന്റെ ഗ്രാമക്കാരാണ്‌, സഹോദരീസഹോദരന്മാരാണ്, മക്കളാണ്, അവർക്കിടയിൽ എനിക്ക് കാവലാവശ്യമില്ല” “ഭഗവാൻ…..അവർ…..” ഭഗവാന്‍ ഉസ്മാന്റെ മുഖത്തുനോക്കി ചിരിച്ചു. “ഉസ്മാന്‍ ഇവിടെ സ്വസ്ഥനായിരുന്നു കൊള്ളു.” ഭഗവാന്‍ മുറിവിട്ട്‌ ടെറസ്സില്‍ കയറ്റം കയറി വരുന്ന ഗ്രാമക്കാരെ നോക്കിനിന്നു. കവാടത്തില്‍ അവരെ തടഞ്ഞ കവല്‍ക്കാരോട്‌ ഭഗവാന്‍ വിളിച്ചു പറഞ്ഞു. അവരെ അകത്തേക്ക് വിട്ടേക്ക്. അവർക്കെന്നയാണ് കാണേണ്ടത്‌.” ഭഗവാന്‍ ടെറസ്സില്‍ നിന്നും താഴെ ഇറങ്ങിവന്നു. ശാന്തിനിലയത്തിന്റെ അങ്കണം നിറഞ്ഞു. ഉച്ചച്ചുടില്‍ അവർക്ക് ക്ഷീണമില്ലായിരുന്നു. പണിയെടുത്തു ഉറച്ച ശരീരവും ജീവന്‍ തുടിക്കുന്ന മുഖങ്ങ നോക്കി ഭഗവാന്‍ വരാന്തയില്‍ ഒരു നിമിഷം നിന്നു. ഭഗവാന്റെ അക്ഷ്യോഭ്യതയിലും ധൈര്യത്തിലും സംശയം വീക്ഷിച്ച്‌ ചെറുപ്പക്കാര്‍ അങ്കണത്തിന്‌ നടുക്ക്‌ പെട്ടന്ന്‌ ഉറച്ചു നിന്നു. ഭഗവാന്‍ പറഞ്ഞു. “നിങ്ങള്‍ക്ക്‌ അറിയേണ്ടത്‌ എന്താണെന്ന് എനിക്കറിയാം നിങ്ങള്‍ക്ക്‌ വേണ്ടത്‌ എന്താണെന്നും എനിയ്ക്കറിയാം…….” ഭഗവാന്‍ വരാന്തയില്‍ നിന്നും അങ്കണത്തിലേയ്ക്കിറങ്ങി ഉച്ചവെയിലില്‍ ഗ്രാമക്കാരുടെ തൊട്ടുമുന്നില്‍ നിന്നു. ഇപ്പോള്‍ഗ്രമക്കാര്‍ക്ക്‌ കൈയ്യെത്തിച്ചാല്‍ തൊടാവുന്ന അകലമേയുള്ളൂ. “എന്നെ കാണാന്‍ എന്നെ കേള്‍ക്കാന്‍ എന്നോട്‌ ആവശ്യപ്പെടാൻ നിങ്ങള്‍ ക്ഷോഭിതരായിട്ടെത്തേണ്ട കാര്യമില്ല…….. മാരകായുധയി വരേണ്ട കാര്യമില്ല……. സ്നേഹിക്കുന്നവര്‍ക്കു വേണ്ടി,കരുണ അര്‍ഹിക്കുന്നവര്‍ക്കു വേണ്ടി, ഈ വാതില്‍ എന്നും തുറന്നു കിടക്കും.” ഗ്രാമത്തിലെ ചെറുപ്പക്കാരുടെ തലകള്‍ വിയര്‍ത്ത്‌, വിയര്‍പ്പ്‌ കഴുത്തിലൂടെ ഒഴുകി പുറത്തും, നെഞ്ചിലും ചാലുവച്ച്‌ ഒഴുകി. അവരില്‍ അധികം പേരും അര്‍ദ്ധ നഗ്നരായിരുന്നു.. വിയര്‍പ്പ്‌ താഴോട്ടിറങ്ങി അവരുടെ മുണ്ടുകളെ നനച്ചു. ഭഗവാന്‍ ആകാശത്തേയ്ക്ക്‌ കൈകള്‍ ഉയർത്തി, തോളിൽ നിന്നും കാവി നേര്യത്‌ ഈര്‍ന്നു വീണു. സൂര്യരശ്മിയില്‍ ഭഗവാന്‍ ചുവന്നുതുടുത്തു. “ഞാൻ നിരായുധനാണ്, എന്റെ തലയ്ക്കുവേണ്ടി, നിങ്ങള്‍ നൂറു കണിക്കിന്‌ ചെറുപ്പക്കാര്‍ ആയുധധാരികളായിട്ട് എത്തേണ്ട കാര്യമുണ്ടോ….എന്റെ ഒരു ഉടലിനുവേണ്ടി……. രണ്ടു ജോടി കൈകാലുകൾക്ക് വേണ്ടി ഇത്രയും മാരകായുധങ്ങള്‍ ആവശ്യമുണ്ടോ……. “ ഗ്രാമക്കാര്‍ ഇളിഭ്യരായി നിന്നു. വിയര്‍പ്പ്‌ മുണ്ടുകളില്‍ നിന്നും ഊർന്നിറ്ങ്ങി കാലുകളിലൂടെ ഒഴുകി പാദങ്ങളെ നനച്ചു. അവരുടെ കൈകണിൽ നിന്നും ആയുധങ്ങള്‍ ഈര്‍ന്നു വീണു. ഭഗവാന്റെ പുണ്ടില്‍ ചിരി വിടര്‍ന്നു. ഭഗവാന്‍ അന്തരീക്ഷത്തില്‍ കൈകൾ വീശി.കൈകളിൽ മുന്തിരിക്കുലകൾ നിറഞ്ഞു. ഗ്രാമക്കാര്‍ അങ്കണത്തിൽ ചടഞ്ഞിരുന്നു.അവരുടെ ഇടയിലേക്ക് ഭഗവാന്‍ മുന്തിരിക്കുലകൾ എറിഞ്ഞു കൊടുത്തു. മൂന്തിരിക്കുലകള്‍ക്കു വേണ്ടിതിക്കും തിരക്കും കൂടി. അവർ അടിപിടികൂടി. ശാന്തിനിലയത്തിന്റെ അന്തേവാസികളൂം പരിവാരങ്ങളും ടെറസ്സുകളിൽ ആ കാഴ്ച കണ്ടു നിന്നു. ഭഗവാന്റെ സ്വരം അകലങ്ങളില്‍ എവിടെ നിന്നോ ഒരു മന്ത്രധ്വനി പോലെ കാറ്റിൽ നിന്ന്, കറ്റുകൾ വഴി പകർന്നെത്തുന്നതി പോലെ മുന്തിരിച്ചാറു നുണഞ്ഞ ഗ്രാമക്കർക്ക് തോന്നി.‍ “എനിയ്ക്കൊരു ജോലി ചെയ്തു തീര്‍ക്കാനുണ്ട്‌……. ദിവ്യമായ ബ്രഹ്മാനന്ദം എല്ലാവര്‍ക്കും അനുഭവവേദ്യമാക്കുക എന്ന വൃത്തി. ഞാന്‍ ഇവിടെ അവതരിച്ചതിന്റെ ഉദ്യേശവും അതുതന്നെയാണ്‌.വഴി തെറ്റി പോകുന്ന യാത്രക്കാരെയെല്ലാം നേരായ മാര്‍ഗ്ഗത്തിലേയ്ക്ക്‌, നന്മയിലേയ്ക്ക്‌ നയിക്കുക. സാധുക്കളുടെ ആധിവ്യാധികള്‍ അകറ്റി അവരുടെ താല്‍പ്പര്യങ്ങള്‍ സാധിച്ചുകൊടുക്കുക. എന്റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്ന ആരാധകരെയെല്ലാം ഞാന്‍ രക്ഷിക്കുന്നു. തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ഞാന്‍ കാണിക്കുന്ന നേരായ മാര്‍ഗം തെറ്റിക്കുകയും ചെയ്യുന്നവരെ വിധിയാണ്‌ ശിക്ഷിക്കുന്നത്‌. ആ വിധി, കേന്ദ്രം കാരണവുമാണ്‌……. സാക്ഷാല്‍ പര്രബഹ്മം……” “എന്നെ ഭക്തി പുരസരം സേവിക്കുന്നവര്‍ സുഖദു:ഖങ്ങളും നഷ്ടങ്ങളും അനുഭവിച്ച്‌ കൂടുതല്‍ സന്തോഷിക്കികയോ അമിതമാ‍യി ദു;ഖിക്കുകയോ അരുത്‌ ……. അങ്ങനെയുള്ളവരെ ഞാന്‍ കൈവെടിയുകയില്ല.” “എന്റെ ഗ്രാമക്കാരെ നിങ്ങള്‍ തിരിച്ചുപോകുവിന്‍ നിങ്ങളു സോമന്‍ തിരിച്ചുവരും …… നമ്മുടെ ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യ ദേവത കടന്നു വരും …….. അടുത്ത ഭാവിയില്‍ നാം സമ്പന്നതയില്‍, സമാനത്തില്‍, ഐശ്വര്യത്തില്‍ സന്തുഷ്ടരാകും ……. നിങ്ങളുടെ സംശയങ്ങള്‍ അകന്നു പോകും. എന്നിലേയ്ക്ക്‌ നിങ്ങള്‍ അടുത്തടുവരും.” ഭഗവാന്‍ ഉച്ചവെയിലില്‍ നിന്നും അകത്തേയ്ക്ക്‌ നടന്നു. മാസ്മരിക പ്രഭയില്‍ അകപ്പെട്ട് സ്ഥലകാലങ്ങള്‍ മറന്ന്‌ ഗ്രാമക്കാര്‍ ഭഗവാന്റെ ദൃഢമായ കാല്‍വയ്പുകള്‍ കണ്ട്‌ സന്തുഷ്ടരായി….. വള്ളിക്കുടിലിന്റെ തറയില്‍ ചൂടുള്ള സൂര്യകിരണങ്ങള്‍ ആകൃശൂന്യമായി വീണുകിടക്കുന്നു. സിദ്ധാര്‍ത്ഥന്റെ ലഹരി ഊഴ്‌ന്നിറങ്ങി. രവി പറഞ്ഞു. “മൂന്നാമതു നാള്‍ ചേട്ടന്‍ തിരിച്ചുവന്നു…… ഭ്രാന്തനായിട്ട്…‌ എവിടെയായിരുന്നെന്നോ…….. എന്തുപറ്റിയെന്നോ ഓര്‍മ്മയില്ലാത്തവനായിട്ട്…….” നീണ്ടു നിന്ന മൌനം, സിദ്ധാര്‍ത്ഥന് ഒന്നും ചോദിക്കാനില്ലായിരുന്നു. രവി വീണ്ടും പറഞ്ഞു. “ഏട്ടന്‍ ചെയ്ത തെറ്റെന്താണെന്നറിയുമോ…………. ഒരു സമൂഹം ഒത്തു കൂടി വെട്ടിപ്പിടിച്ച, തെളിച്ചെടുത്ത ഗ്രാമം ശാന്തിനിലയത്തിന്റെ പേരിൽ മാത്രമായിട്ട്‌ പതിച്ചു കിട്ടിയതെങ്ങിനെയെന്നു ചോദിച്ചത്‌. ഉത്തരം കിട്ടിയില്ല. ഉത്തരമായിട്ട, ചേട്ടന്‍ ഭ്രാന്തമായിട്ട്‌ ഭിക്ഷക്കാരനായിട്ട് ഗ്രാമത്തിൽ അലയുന്നു….. രവിയുടെ കണ്ണുകളില്‍ അടിയുന്ന വിഷാദം സിദ്ധാര്‍ത്ഥന്‍ കണ്ടറിഞ്ഞു. അവന്റെ മുഖത്ത്‌ മാംസപേശികള്‍ ദൃഢമാകുന്നതും, ഒരു നേതൃത്വത്തിന്‌ വേണ്ടി കൊതിക്കുന്ന മനസ്സും സിദ്ധന്‌ അറിയാന്‍ കഴിയുന്നു. @@@@@@@
ട്വന്റി-20 ലോകകപ്പിനു ശേഷം ആദ്യമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കളത്തില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര by rdpathram February 2, 2021 February 2, 2021 ട്വന്റി-20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി കളത്തിലിറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇവിടെ വച്ച് നടക്കുന്ന പരമ്പരയിലൂടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും തുടക്കമാവുക. അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20കളും പരമ്പരയില്‍ ഉണ്ടാവും. കൊവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റീനും ബയോ ബബിള്‍ സംവിധാനങ്ങളുമൊക്കെ ഒരുക്കേണ്ടതിനാല്‍ വേദികള്‍ ചുരുക്കിയാവും മത്സരങ്ങള്‍ നടക്കുക. ഒരു സ്ഥലത്ത് തന്നെ മത്സരങ്ങള്‍ നടത്താനാവും ബിസിസിഐ ശ്രമിക്കുക. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീം പാകിസ്താനെതിരെ കളിക്കുകയാണ്, ഫെബ്രുവരി മൂന്നിനാണ് ഈ പരമ്പര അവസാനിക്കുക. അതിനു ശേഷം ഇരു ക്രിക്കറ്റ് ബോര്‍ഡുകളും വിവരം ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. വനിതകളുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങള്‍. #india woman team#South Africa Share 0 FacebookTwitterPinterestWhatsappEmail Related Articles ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാന ഏകദിനം ഇന്ന് January 23, 2022 Recent Posts അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. June 8, 2022 പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ May 4, 2022 സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം March 16, 2022 കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
Indian Premier League News in Malayalam, IPL News in Malayalam, ഇന്ത്യൻ പ്രീമിയർ ലീഗ് വാർത്തകൾ മലയാളത്തിൽ, ഐ.പി.എൽ മലയാളം Afghanistan Premier League Ashes Asia Cup Bangladesh Premier League Big Bash Celestial Trophy Champions Trophy Indian Premier League ഐപിഎൽ ലേല തീയ്യതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍ Sports Correspondent Nov 24, 2022 അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന്റെ തീയ്യതി മാറ്റണമെന്ന ആവശ്യവുമായി ബിസിസിഐയെ സമീപിച്ച് ഫ്രാഞ്ചൈസികള്‍. കൊച്ചിയിൽ ഡിസംബര്‍ 23ന് ആണ് നിലവിൽ ഐപിഎൽ ലേലം നടക്കാനിരിക്കുന്നത്. എന്നാൽ ക്രിസ്മസിനോട് അടുത്ത തീയ്യതിയായതിനാൽ തന്നെ പല… Indian Premier League ഐപിഎൽ തന്നെ മെച്ചപ്പെടുത്തുമായിരിക്കും, പക്ഷേ തന്റെ തീരുമാനങ്ങള്‍ ശരിയെന്ന് കരുതുന്നു – മിച്ചൽ… Sports Correspondent Nov 21, 2022 ഏറെക്കാലമായി ഐപിഎലില്‍ നിന്ന് വിട്ട് നിൽക്കുകയാണ് ഓസ്ട്രേലിയന്‍ താരം മിച്ചൽ സ്റ്റാര്‍ക്ക്. എന്നാൽ തന്റെ തീരുമാനത്തിന് തനിക്ക് ഖേദം തോന്നുന്നില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി നിൽക്കുന്ന തനിക്ക് ആവശ്യമായ ബ്രേക്ക് ആണ് ഈ ഐപിഎൽ ജാലകം… Indian Premier League ഐപിഎൽ കളിക്കുവാന്‍ താല്പര്യപ്പെടുന്നു – ജോ റൂട്ട് Sports Correspondent Nov 21, 2022 2022 ഐപിഎൽ ലേലത്തിൽ നിന്ന് ജോ റൂട്ട് പിന്മാറിയത് റെഡ് ബോള്‍ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും ഇത്തവണ തനിക്ക് ഐപിഎലില്‍ പങ്കെടുക്കുവാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ച് ഇംഗ്ലണ്ട് താരം.… Indian Premier League ലേലത്തിനിറങ്ങുമ്പോള്‍ സൺറൈസേഴ്സിന്റെ കൈവശം ഏറ്റവും അധികം തുക Sports Correspondent Nov 16, 2022 അടുത്ത മാസം നടക്കുന്ന ഐപിഎൽ ലേലത്തിന് ഫ്രാഞ്ചൈസികള്‍ എത്തുമ്പോള്‍ ഏറ്റവും അധികം തുക കൈവശം ഉണ്ടാകുക സൺറൈസേഴ്സ് ഹൈദ്രാബാദിന്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസി റിലീസ് ചെയ്തപ്പോള്‍… Indian Premier League ഹോള്‍ഡറും ലൂയിസും മനീഷ് പാണ്ടേയും ലക്നൗ ടീമിലിടം നേടിയില്ല Sports Correspondent Nov 15, 2022 ഐപിഎലിലെ ആദ്യ ശതകം നേടിയ ഇന്ത്യക്കാരന്‍ മനീഷ് പാണ്ടേയെ ഉള്‍പ്പെടെ വമ്പന്‍ താരങ്ങളെ റിലീസ് ചെയ്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. മനീഷ് പാണ്ടേയ്ക്ക് പുറമെ എവിന്‍ ലൂയിസ്, ജേസൺ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, ഷഹ്ബാസ് നദീം… Indian Premier League വില്യംസണും പൂരനും പുറത്തേക്ക്, കൈ നിറയെ പണവുമായി സൺറൈസേഴ്സ് ലേലത്തിന് Sports Correspondent Nov 15, 2022 വമ്പന്‍ താരങ്ങളായ കെയിന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും റിലീസ് ചെയ്ത് സൺറൈസേഴ്സ്. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തിന് ഫ്രാഞ്ചൈസിയുടെ കൈവശം മികച്ച തുകയാകും ഉണ്ടാകുക. ഇവരെ കൂടാതെ റൊമാരിയോ ഷെപ്പേര്‍ഡും ഷോൺ അബോട്ടും ആണ് പുറത്ത് പോകുന്ന… Featured പൊള്ളാര്‍ഡ് ഉള്‍പ്പെടെ 13 താരങ്ങളെ റിലീസ് ചെയ്ത് മുംബൈ Sports Correspondent Nov 15, 2022 ഐപിഎലില്‍ ഏറ്റവും അധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ റിലീസ് ചെയ്ത താരങ്ങളെ പ്രഖ്യാപിച്ചു. ഐപിഎലില്‍ നിന്ന് റിട്ടയര്‍ ചെയ്ത കീറൺ പൊള്ളാര്‍ഡിന് പുറമെ റൈലി മെറിഡിത്ത്, ഡാനിയേൽ സാംസ്, ഫാബിയന്‍ അല്ലന്‍, തൈമൽ മിൽസ് എന്നീ വിദേശ… Featured ഇതിഹാസ താരം ബ്രാവോ ഇനി ചെന്നൈ നിരയിൽ ഇല്ല Sports Correspondent Nov 15, 2022 ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രോവയെ റിലീസ് ചെയ്തു. ബ്രാവോയ്ക്കൊപ്പം ക്രിസ് ജോര്‍ദ്ദന്‍, ആഡം മിൽനെ എന്നീ വിദേശ താരങ്ങളെയും കെഎം ആസിഫ്, ഹരി നിശാന്ത്, ഭഗവത് വര്‍മ്മ, എന്‍ ജഗദീഷന്‍ എന്നിവരെയും ടീം റിലീസ്… Featured സഞ്ജുവിന്റെ സംഘത്തിൽ മിച്ചലും വേണ്ട നീഷവും വേണ്ട, രാജസ്ഥാന്‍ റോയൽസ് 9 താരങ്ങളെ റിലീസ് ചെയ്തു Sports Correspondent Nov 15, 2022 ഐപിഎൽ 2023 ലേലത്തിന് മുമ്പുള്ള റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് രാജസ്ഥാന്‍ റോയൽസ്. 12 ഇന്ത്യന്‍ താരങ്ങളെയും 4 വിദേശ താരങ്ങളെയും ഉള്‍പ്പെടെ 16 താരങ്ങളെ ടീം നിലനിര്‍ത്തിയപ്പോള്‍ 9 താരങ്ങളെ ടീം റിലീസ് ചെയ്തു. ഇതിൽ 6 വിദേശ… Indian Premier League മയാംഗിനും ഒഡിയന്‍ സ്മിത്തിനും വിടുതൽ നൽകി പഞ്ചാബ് കിംഗ്സ് Sports Correspondent Nov 15, 2022 ഐപിഎൽ 2023ന് മുമ്പുള്ള മെഗാ ലേലത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ആദ്യ പടിയായി റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക ഇന്നായിരുന്നു ടീമുകള്‍ പുറത്ത് വിടേണ്ടിയിരുന്നത്. പഞ്ചാബ് കിംഗ്സ് തങ്ങളുടെ കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍ മയാംഗ്…
Explanation of the famous book 'Aqeedatu Raziyayn' that explains the creed (aqeedah) of the Salaf written by Imaam Abu Zur'ah ar-Razi and Imam Abu Hatim ar-Razi رحمهما الله تعالى ​Taken in the year 2010 at Masjid Uthman bin Affan رضي الله عنه, Nilambur. അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌ حفظه الله تعالى ​ ​ഇമാം അബൂ സുർഅ: അൽ റാസി, ഇമാം അബൂ ഹാത്തിം അൽ റാസി رحمهما الله تعالى എന്നിവർ ചേർന്നു രചിച്ച സലഫിന്റെ അഖീദ വിവരിക്കുന്ന 'അഖീദത്തുറാസിയയ്ൻ' എന്ന പ്രശസ്ത കൃതിയുടെ വിവരണം.
റേഷൻ വാങ്ങുന്നതിനു വേണ്ടി മാത്രമല്ല ഒരു പ്രധാന തിരിച്ചറിയൽ രേഖ യായും റേഷൻകാർഡ് ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ റേഷൻകാർഡിലെ അഡ്രസ്സിൽ ഏതെങ്കിലും രീതിയിൽ തെറ്റ് വരുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ചിലപ്പോൾ കാരണമാകും. എന്നാൽ ഇത്തരത്തിൽ റേഷൻ കാർഡിലെ അഡ്രസ്സ് ചേഞ്ച് ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. ഓൺലൈൻ വഴി റേഷൻ കാർഡിൽ അഡ്രസ്സ് ചേഞ്ച് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.( വീഡിയോ താഴെ കാണാം ) നിലവിൽ അഡ്രസ്സിൽ ഏതെങ്കിലും രീതിയിലുള്ള ചേഞ്ച് വരുത്തിയിട്ടുണ്ട് എങ്കിൽ അതിന് ആവശ്യമായ ഒരു രേഖ നമ്മുടെ കൈവശം ഉണ്ടെങ്കിൽ മാത്രമാണ് റേഷൻ കാർഡിൽ അഡ്രസ്സ് ചേഞ്ച് ചെയ്യാനായി സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കൈവശമുള്ള രേഖ ഓൺലൈനായി അപ്‌ലോഡ് ചെയ്ത് നൽകിയാൽ തന്നെ നിലവിലെ അഡ്രസ്സ് മാറ്റാനായി സാധിക്കുന്നതാണ്. ആദ്യം കേരള സിവിൽ സപ്ലൈ കോർപ്പറേഷൻ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. നിങ്ങളുടെ ലോഗിൻ ഐഡി, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ,e-services എന്ന ഓപ്ഷൻ കാണാവുന്നതാണ്. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഒരു മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതാണ്. അത് ക്ലോസ് ചെയ്തശേഷം ‘services of card ‘എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അഡ്രസ് ചേഞ്ച്‌ എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. എന്റർ ന്യൂ അഡ്രസ്സ് എന്ന ഭാഗത്ത് നിലവിലെ പഞ്ചായത്ത്, വാർഡ് നമ്പർ എന്നിവ മാറ്റണമെങ്കിൽ മാറ്റി നൽകാവുന്നതാണ്. Also Read പാൻ കാർഡും ആധാർ കാർഡും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം കൂടാതെ വീട്ടുപേര്, പിൻകോഡ് എന്നിങ്ങനെയുള്ള വിവരങ്ങൾ മാറ്റണമെങ്കിൽ അതും ഇവിടെ എന്റർ ചെയ്ത് നൽകാവുന്നതാണ്. എല്ലാ വിവരങ്ങളും കൃത്യമായി എന്റർ ചെയ്ത നൽകിയശേഷം, താഴെ നൽകിയിട്ടുള്ള സെലക്ട് റീസൺ എന്ന ഓപ്ഷനിൽ അഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനുള്ള കാരണം കൂടി തിരഞ്ഞെടുത്ത് നൽകി, വലതുഭാഗത്ത് നൽകിയിട്ടുള്ള പുതിയ അഡ്രസ് പ്രൂഫ് അതായത് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആണെങ്കിൽ അത് തിരഞ്ഞെടുത്ത് നിങ്ങളുടെ സിസ്റ്റത്തിൽ നിന്നും അപ്‌ലോഡ് ചെയ്ത് നൽകുക. തുടർന്ന് താഴെ നൽകിയിട്ടുള്ള സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഒന്നുകൂടി കൺഫെർമ് ചെയ്യുന്നതിനുള്ള മെസേജ് ലഭിക്കുന്നതാണ് അത് എസ് എന്ന് നൽകുക. ഇപ്പോൾ അപ്ലിക്കേഷൻ സബ്മിറ്റഡ് ഡ്രാഫ്റ്റ് എന്ന് കാണുന്നതാണ്. അത് ok ക്ലിക്ക് ചെയ്തു നൽകിക്കഴിഞ്ഞാൽ പ്രിന്റ് എന്ന് കാണാവുന്നതാണ്. Also Read ഗ്യാസ് സിലിണ്ടർ ഉണ്ടോ 1600 രൂപ അക്കൗണ്ടിൽ എത്തും - പി എം ഉജ്വൽ യോജന ലഭിക്കുന്ന പേജ് പ്രിന്റ് ഔട്ട് എടുത്തശേഷം കാർഡ് ഉടമ സൈൻ ചെയ്തു വീണ്ടും റീ അപ്‌ലോഡ് ചെയ്ത് നൽകേണ്ടതാണ്. ഇതിനായി പേജിൽ തിരികെ വന്നു അപ്‌ലോഡ് സർട്ടിഫിക്കറ്റ് എന്ന ഭാഗത്ത് കാർഡ് ഉടമ സൈൻ ചെയ്ത് ആപ്ലിക്കേഷൻ ഫോം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് നൽകണം. നിങ്ങൾക്ക് വീണ്ടുമൊരു കൺഫോം മെസ്സേജ് കാണിക്കുന്നതാണ്, ഇതിൽ എസ് എന്ന് ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി പെയ്മെന്റ് പേജിൽ പോകുന്നതാണ്. പെയ്മെന്റ് ചെയ്യുന്നതിനായി പേയ്‌മെന്റ് ഡീറ്റെയിൽസ് ക്ലിക്ക് ചെയ്ത് നൽകുക. 50 രൂപയാണ് പെയ്മെന്റ് ഫീസായി നൽകേണ്ടത്. ‘Pay now ‘ബട്ടൺ ക്ലിക്ക് ചെയ്തു yes ബട്ടൺ ക്ലിക്ക് ചെയ്തു നൽകുക. അതിനുശേഷം ഏതെങ്കിലും ഒരു ഓൺലൈൻ പെയ്മെന്റ് രീതി നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് പെയ്മെന്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പെയ്മെന്റ് ചെയ്ത ശേഷം 10 മിനിട്ട് കഴിഞ്ഞ് വീണ്ടും പേജ് ലോഗിൻ ചെയ്യുക.payment എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ട്രാൻസാക്ഷൻ ഐഡി എന്റർ ചെയ്തു നൽകുക. ഇപ്പോൾ പേയ്‌മെന്റ് സ്റ്റാറ്റസ് കാണാവുന്നതാണ്. Also Read ഫോണിൽ നമ്മൾ ചെയ്യൻ പാടില്ലാത്ത 15 തെറ്റുകൾ പെയ്മെന്റ് സക്സസ് ഫുൾ മെസ്സേജ് കാണാവുന്നതാണ്, അല്ലാത്തപക്ഷം ഒരുതവണ കൂടി റിഫ്രഷ് ചെയ്തു നോക്കാവുന്നതാണ്. പ്രൊസീഡ് ടു ഫയൽ സബ്‌മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യാതെ അപേക്ഷ താലൂക്ക് ഓഫീസിൽ ലഭിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഈ ഒരു പ്രോസസ് നിർബന്ധമായും ചെയ്യണം. ഇത്തരത്തിൽ പ്രൊസീഡ് ടു ഫയൽ സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന മെസ്സേജിൽ’ yes ‘എന്ന് ക്ലിക്ക് ചെയ്ത് നൽകുക. ആപ്ലിക്കേഷൻ സബ്മിറ്റ് എന്ന ഒരു മെസ്സേജ് ഇപ്പോൾ ലഭിക്കുന്നതാണ്. തുടർന്ന് ok ബട്ടൺ ക്ലിക്ക് ചെയ്തു ഹോംപേജിൽ വരുമ്പോൾ അപ്ലിക്കേഷൻ സ്റ്റാറ്റസ് റിസീവേഡ് എന്നും, പെയ്മെന്റ് paid എന്നും കാണാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്ക് തന്നെ ഓൺലൈനായി റേഷൻ കാർഡ് അഡ്രസ് ചേഞ്ച് ചെയ്യാൻ സാധിക്കുന്നതാണ്. Spread the love Categories Govt : Service, Public information വീട് പണിയുടെ പേപ്പർ വർക്കുകൾ , ആവശ്യമായ, രേഖകൾ ,എഗ്രിമെൻ്റ് ,വിശദമായി അറിയാം വെറും 1800 രൂപയ്ക്ക് കാർ വാഷ് മെഷീൻ എല്ലാ പവർ ടൂളുകളും വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം Leave a Comment Cancel reply Comment Name Email Website Save my name, email, and website in this browser for the next time I comment. Δ Copyright Notice The content of this website is protected by Indian and International copyright laws. The copying of this website’s content is strictly prohibited. By using this site, we expect you to respect the copyright laws. Violators will be prosecuted to the fullest extent of the law and will claim all corresponding costs and legal fees. Users are prohibited from modifying, copying, distributing, transmitting, displaying, publishing, selling, licensing, creating derivative works or using any content available on or through the website for commercial or public purposes. Copyright © digitkerala.com All Rights Reserved.
മതം വിശുദ്ധിയും ലാളിത്യവുമാണ് പ്രബോധനം ചെയ്യുന്നത്. മനുഷ്യ നന്‍മയാണതിന്റെ ലക്ഷ്യം. ആഢംബരവും പൊങ്ങച്ചപ്രകടനങ്ങളും അതിന്റെ പരിധിക്കു പുറത്താണ്. അമിതവ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാണെന്നും പൊങ്ങച്ചത്തിന്റെ വക്താക്കള്‍ നശിച്ചിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. മതപരമായ പരിപാടികള്‍ ഏറെ നടക്കുന്ന നാടാണ് നമ്മുടേത്. പ്രഭാഷണവേദികളും വിവിധ സമ്മേളനങ്ങളുമൊക്കെ നാട്ടിലെ ധാര്‍മികബോധനരംഗം സജീവമാണെന്നതിന്റെ സാക്ഷ്യങ്ങളാണ്. കര്‍മനിരതമായ മതമേഖല കേരള മുസ്‌ലിമിന്റെ സുകൃതമാണ്. ഇത്രത്തോളമിത് പുഷ്‌കലമായതിനു കാരണം പൂര്‍വസൂരികളുടെ ത്യാഗവും അത്മാര്‍ത്ഥതയും വിശ്രമമില്ലാത്ത സേവനവുമാണെന്നതില്‍ തര്‍ക്കമില്ല. അവര്‍ നാടിന്റെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പരിപാടികള്‍ക്കു ശേഷം അവിടെത്തന്നെ അന്തിയുറങ്ങി. കൂരിരുട്ടില്‍ തെരുവു നായ്ക്കളുടെ ശല്യവും കല്ലും മുള്ളും അതിജീവിച്ച് അവര്‍ ലക്ഷ്യത്തിലേക്ക് സഞ്ചാരം തുടര്‍ന്നു. പ്രഭാഷണങ്ങള്‍ ബഹളമയമില്ലാതെ പാഠശാലകളുടെ ദൗത്യം നിര്‍വഹിച്ചു. സമര്‍പണത്തിന്റെ ഉല്‍പന്നങ്ങളായി മസ്ജിദുകളും മതകലാലയങ്ങളും ഉയര്‍ന്നു വന്നു. ഇന്ന് മതത്തിന്റെ പേരില്‍ പലതും നടക്കുന്ന കാലം. പ്രചാരണത്തിന്റെ പരില്‍ അതിരുവിട്ട പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നു. വര്‍ണാഭമായ ഫോട്ടോകളുമായി ബോര്‍ഡുകളിലും കവാടങ്ങളിലും പോസ്റ്ററുകളിലും നിറയുന്ന നേതാക്കളും പ്രഭാഷകരും തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ പ്രചാരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. പറയുന്ന മതവും കാണുന്ന മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സമൂഹം ഏറെ ആദരിക്കുന്നവരുടെ ഫോട്ടോകള്‍ വഹിച്ച ബോര്‍ഡുകള്‍ ചെളി പുരണ്ട് നശിച്ച് അനാദരവിന്റെ ചിത്രങ്ങളായി പരിണമിക്കുന്നു. വ്യക്തികള്‍ മാത്രമല്ല മതചിഹ്നങ്ങളും വചനങ്ങളുമൊക്കെ ഇത്തരത്തില്‍ നിസാരപ്പെടുത്തപ്പെടുന്നുണ്ട്. മതവേദികള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യബോധത്തിലേക്കാണ് സംഘാടകര്‍ കണ്ണു തുറക്കേണ്ടത്. സംഘാടനത്തിന്റെ മര്യാദകള്‍ തിരിച്ചു കൊണ്ടു വരാന്‍ അവര്‍ തയ്യാറായേ തീരൂ. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിച്ച് മതരംഗം തരംതാണ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത് ശരിയല്ല. ആധുനികയുഗത്തിലെ സൗകര്യങ്ങളും സാങ്കേതികവിദ്യയുമൊക്കെ ഉപയോഗപ്പെടുത്തുക തന്നെ വേണം. എന്നാലത് അതിരു വിടുമ്പോള്‍ രൂപം കൊള്ളുന്നത് ധാര്‍മികമായ അരക്ഷിതാവസ്ഥയാണ്. മതവേദികള്‍ അമിതമായ എക്‌സിബിനിസത്തിന്റെ കൂത്തരങ്ങായി മാറുന്നത് വളര്‍ച്ചയെയല്ല ആത്മീയരോഗാവസ്ഥയെയാണ് അടയാളപ്പെടുത്തുന്നത്. മതം ഹൃദയത്തില്‍ പ്രകാശം പരത്തട്ടെ. പ്രബോധകരിലൂടെ അത് കൂടുതല്‍ വിശുദ്ധിയും ലാളിത്യവും പ്രകടിപ്പിക്കട്ടെ. തന്റെ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ചയാളുടെ ഭക്ഷണാവശിഷ്ടം എടുത്തു കഴിച്ച പണ്ഡിതനോട് സ്വന്തം മകന്‍ വിഷമം പ്രകടിപ്പിച്ചപ്പോള്‍ നിന്നെപ്പോലുള്ളവര്‍ മതം നടത്തുന്ന കാലമെത്തും മുമ്പ് മരണപ്പെട്ടു പോകുന്നതാണ് നല്ലതെന്നു പറഞ്ഞ വിശുദ്ധാത്മാക്കള്‍ നടന്നു പോയ മണ്ണാണിത്. ഇവിടെ, ഇന്നത്തെ കാലത്ത് തന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളിലേക്കു ചൂണ്ടി, ഇതൊന്നും വേണ്ട, നിങ്ങളുടെ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഇടം മാത്രമേ എനിക്കാവശ്യമുള്ളൂ എന്ന് പറയാന്‍ നേതാവും പ്രഭാഷകനും തയ്യാറാകുന്ന ദിവസത്തിനായി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മെയ് 8, 9, 10 തീയ്യതികളില്‍ തിരൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയത്തിന്റെ പ്രചോദനവും അതു തന്നെയാണ്. - അബ്ദുറസാഖ് പൊന്നാനി, വൈസ് ചെയര്‍മാന്‍, ഇബാദ് സംസ്ഥാന സമിതി 9567122298 - ibadkerala Posted on Wednesday, May 13, 2015 Labels: IBAD, Kerala, Malappuram Newer Post Older Post Home പ്രാദേശിക വാര്‍ത്തകള്‍ കാസര്‍കോട് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശൂര്‍ | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം | ലക്ഷദ്വീപ് | വിദേശ വാര്‍ത്തകള്‍ സൗദി | യു.എ.ഇ. | ഒമാന്‍ | ഖത്തര്‍ | ബഹ്റൈന്‍ | കുവൈത്ത് പ്രധാന ലേബലുകള്‍ TREND | Twalaba-Wing | Campus-Wing | SYS | SMF | SKSBV | SKJMCC | SKIMVB | Jamia-Nooria | Darul-Huda | SKSSF-State | Sahachari | Manushya-Jalika | Forthcoming Programs 2021-03-10 - ദാറുല്‍ഹുദാ ബിരുദദാനം News Highlight സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്. പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി ദാറുല്‍ഹുദാ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം
വണ്ണിയാർ സമുദായത്തെ അപകീത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ ജയ് ഭീം എന്ന സിനിമക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും കേസ്. സിനിമയുടെ നിർമാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാൻ തമിഴ്നാട് പൊലീസിനോട് കോടതി Read More » May 6, 2022 Most Popular: വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു Read More » നയൻ‌താര വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം വീട്ടി, മരുമകളെ പ്രശംസകൊണ്ട് ചൊരിഞ്ഞു വിഘ്നേഷ് ശിവന്റെ ‘അമ്മ
HomeKasaragod അലാമിപ്പള്ളിയിലെ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കല്ലൂരാവി സ്വദേശിയായ 20കാരൻ അറസ്റ്റിൽ അലാമിപ്പള്ളിയിലെ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കല്ലൂരാവി സ്വദേശിയായ 20കാരൻ അറസ്റ്റിൽ Thursday, November 03, 2022 കാഞ്ഞങ്ങാട്: ആണ്‍സുഹൃത്തിനെ വീഡിയോകോളില്‍ വിളിച്ച് വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലാമിപ്പള്ളി കേരളാബാങ്കിന് സമീപത്തെ കെ.വിനോദ്കുമാറിൻ്റെ ഏകമകള്‍ നന്ദു21 ജീവനൊടുക്കിയ കേസിൽ കല്ലൂരാവി സ്വദേശി സുഹൈലാണ് 20 അറസ്റ്റിലായത്. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ ഹൊസ് ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു. വീട്ടിനകത്ത് ജനാലയിലാണ് യുവതി തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 3 മണിയോടെയാണ് സംഭവം. പടന്നക്കാട് സികെ നായര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ് നന്ദു. ആണ്‍സുഹൃത്തായ യുവാവിനോട് വീഡിയോകോളില്‍ ഏറെ നേരെ സംസാരിച്ചശേഷം യുവാവ് കാണ്‍കെ ജനാലയിൽ കെട്ടി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഇതിനിടയില്‍ നന്ദുവിന്റെ കയ്യില്‍ നിന്നും ഫോണ്‍താഴെവീഴുകയും ചെയ്തു. പിന്നീട് യുവാവ് പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതോടെ ഭയന്ന യുവാവ് നന്ദുവിന്റെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്ത് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് നന്ദുവിനെ തൂങ്ങിയനിലയില്‍ കണ്ടത്. പോലീസിലും യുവാവ് വിവരം അറിയിച്ചിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പിന്നീട് യുവാവിനെ കേസിൽ ആത്മമഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. Tags: Kanhangad Kasaragod Facebook Twitter Newer Older You may like these posts Post a Comment 0 Comments Koolikad Media Plus News TOP NEWS ടെറസിന്റെ മുകളിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന യുവതി മരിച്ചു Sunday, November 27, 2022 ഗൾഫുകാരന്റെ ഭാര്യയുടെ ന​ഗ്നഫോട്ടോയെടുത്ത് ഭീഷണി, റിസോർട്ടുകളിൽ എത്തിച്ച് പീഡനം; മൂന്ന് പേര്‍ക്കെതിരെ കേസ്
സാരികൾ സ്ത്രീകൾക്ക് എന്നും പ്രിയമുള്ള വസ്ത്രമാണ്. അതുകൊണ്ടുതന്നെ സാരി ബിസിനസ് നടത്തിയാൽ ഉറപ്പായും ലാഭം ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതും വളരെ കുറഞ്ഞ വിലയിൽ സാരികൾ വാങ്ങി ഒരു ഷോപ്പ് തുടങ്ങുകയാണെങ്കിൽ അതിൽ നിന്നും വളരെ നല്ല വരുമാനം ഉണ്ടാക്കാവുന്നതാണ്. എന്നാൽ പലർക്കും അറിയാത്തത് ഇത്തരത്തിൽ കുറഞ്ഞവിലയിൽ എവിടെ നിന്ന് സാരികൾ പർച്ചേസ് ചെയ്യാം എന്നതായിരിക്കും. കുറഞ്ഞ വിലയിൽ സാരികൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. 60 രൂപ നിരക്കിലാണ് സാരികൾ ഇവിടെ നിന്നും വാങ്ങാൻ ആവുക.100 കളറുകളിൽ 100 ഡിസൈനുകളിലുള്ള ഓരോ പാക്കറ്റുകൾ ആയാണ് എല്ലാവിധ സാധനങ്ങളും ഇവിടെ വിൽക്കപ്പെടുന്നത്. ജോർജറ്റ്,ഷിഫോൺ,ക്രേപ്പ് എന്നിങ്ങനെ എല്ലാ മെറ്റീരിയലുകളിലും ടൈപ്പ് മാറുന്നതിനനുസരിച്ച് 10 രൂപ വ്യത്യാസമാണ് വരുന്നത്. 60 രൂപ,65 രൂപ 85 രൂപ എന്നിങ്ങനെയാണ് വില നിലവാരം.110 രൂപയ്ക്ക് നല്ല കോട്ടനിൽ ഉള്ള ബ്ലൗസ് മെറ്റീരിയൽ ഉൾപ്പെടുന്ന സാരികൾ എല്ലാം ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. Also Read പഴയ രണ്ട് രൂപയുടെ കോയിൻ ഉണ്ടോ ? 5 ലക്ഷം രൂപ വരെ നേടാൻ അവസരം ഡിസൈനുകൾ മാറുന്നതിനനുസരിച്ച് ചെറിയ രീതിയിൽ മാത്രമാണ് വില വ്യത്യാസം വരുന്നത്.സൈഡിൽ കര വരുന്ന രീതിയിലുള്ള സാരികൾ, അതുപോലെ കേരള സാരികൾ എന്നിവയും 200 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.245 രൂപയ്ക്ക് പൂനം സാരികൾ എല്ലാം പർച്ചേസ് ചെയ്യാവുന്നതാണ്. ഷോപ്പിൽ നേരിട്ട് വന്ന് നിങ്ങൾക്ക് ആവശ്യമുള്ളത്ര ക്വാണ്ടിറ്റി വാങ്ങാവുന്നതാണ്.മിനിമം 5000 രൂപയുടെ പർച്ചേസ് ആണ് നടത്തേണ്ടത്.മൂന്നു മുതൽ നാലു വരെ ബോക്സുകൾ അടങ്ങിയ ഓരോ സെറ്റുകൾ ആയാണ് വാങ്ങാൻ സാധിക്കുക. 420 രൂപക്ക് ഡബിൾ ബ്ലൗസുകൾ ഉള്ള സാരികൾ വരെ നല്ല ക്വാളിറ്റിയിൽ ലഭിക്കുന്നതാണ്.സാരിക ൾക്ക് പുറമേ ബ്ലൗസ് പീസുകൾ 18 രൂപ നിരക്കിൽ ബോക്സുകൾ ആയും ലഭിക്കുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിലും മെറ്റീരിയലുകളിലും ബ്ലൗസ് പീസുകളും ലഭ്യമാണ്.500 രൂപ നിരക്കിലാണ് ഫാൻസി സാരികൾ എല്ലാം ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്യാനാവുക.85 രൂപ നിരക്കിൽ കളർ മുണ്ടുകളും ലഭിക്കുന്നുണ്ട്. ഇതും ഓരോ ബോക്സുകൾ ആയാണ് വാങ്ങാൻ സാധിക്കുക.200 രൂപയിൽ തുടങ്ങി കോട്ടണിൽ ഉള്ള നല്ല ക്വാളിറ്റിയുള്ള ചുരിദാർ മെറ്റീരിയലുകളും ഹോൾസെയിൽ ആയി പർച്ചേസ് ചെയ്യാവുന്നതാണ്. Also Read ഇന്ത്യയിൽ ഒരു മോമോസ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം നാട്ടിൽ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈറോഡുള്ള VR SILKS AND READYMADE എന്ന ഈ ഷോപ്പ് മായി ബന്ധപ്പെടാവുന്നതാണ്.കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.ഷോപ്പുമായി കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. Ph:7200053683/7200053685 Spread the love Categories Business Ideas സ്റ്റീൽ സ്ക്രബ്ബർ ബിസ്സിനെസ്സ് , കുറഞ്ഞ ചിലവിൽ സ്റ്റാർട്ട് ചെയ്യാം | വീഡിയോ കാണാം നവജീവൻ പദ്ധതി : സർക്കാരിന്റെ പുതിയ വായ്പ പദ്ധതി 25 % സബ്സീഡി 50000 രൂപ ലഭിക്കും Leave a Comment Cancel reply Comment Name Email Website Save my name, email, and website in this browser for the next time I comment. Δ Copyright Notice The content of this website is protected by Indian and International copyright laws. The copying of this website’s content is strictly prohibited. By using this site, we expect you to respect the copyright laws. Violators will be prosecuted to the fullest extent of the law and will claim all corresponding costs and legal fees. Users are prohibited from modifying, copying, distributing, transmitting, displaying, publishing, selling, licensing, creating derivative works or using any content available on or through the website for commercial or public purposes. Copyright © digitkerala.com All Rights Reserved.
ആകാശം എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഭൂമിയെ പുതച്ചുകിടക്കുന്ന മേഘങ്ങൾ തൊട്ട് ദശലക്ഷക്കണക്കിനു യോജനകൾക്കപ്പുറം ജ്വലിക്കുന്ന നക്ഷത്രഗണങ്ങളെവരെ തെല്ലൊരദ്ഭുതത്തോടെയല്ലാതെ ആർക്കും നോക്കിക്കാണാനാവില്ല. നിയതമായ പഥത്തിലൂടെ, മനുഷ്യനു ഇനിയും അപ്രാപ്യമായ അദൃശ്യ ശക്തികൾ മടിത്തട്ടിലൊളിപ്പിച്ച്, കാലാന്തരങ്ങളുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായി, അനന്തമായ ഈ പ്രപഞ്ചത്തിന്‍റെ ശൂന്യതയാകുന്ന തണുപ്പിലൂടെ സഞ്ചരിക്കുന്ന ഈ ആകാശഗോളങ്ങളാണ് എന്നും നമ്മുടെ ചിന്തകളെ ജ്വലിപ്പിച്ചിട്ടുള്ളത്. ഭാരതത്തിന്‍റെ പ്രഥമ ഗോളാന്തര പര്യടന വാഹനമായ മംഗൾയാൻ ഇന്നു ചൊവ്വാഗ്രഹത്തിൽ എത്തിയിരിക്കുന്നു: പ്രഥമ ദൗത്യം വിജയപ്പിച്ച പ്രഥമരാജ്യം. ഇതൊരു തുടക്കമാകട്ടെ. ജാതിയും, മതവും, അഴിമതിയും, ചൂഷണവും, ദാരിദ്ര്യവും വിരിഞ്ഞു മുറുക്കിയ നമ്മുടെ മാതൃരാജ്യത്തിന്‍റെ നെറ്റിയില്‍ തെളിഞ്ഞ സിന്ദൂരതിലകമാകട്ടെ ഈ വിജയം! അമ്മയെ ബന്ധനസ്ഥയാക്കിയ പാശങ്ങളെ നശിപ്പിക്കുന്ന പാശുപതമാകട്ടെ ഈ വിജയം! പരിമിതികള്‍ക്കിടയില്‍ നിന്നുംകൊണ്ട് ഒരു ജനതക്കു മുന്നില്‍ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരെ നമിച്ചുകൊണ്ട്, വന്ദേ മാതരം! By Ranjith Jayadevan at September 24, 2014 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: പ്രതികരണം, വാര്‍ത്ത No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) തിരയാം.. ജനപ്രിയ പോസ്റ്റുകള്‍ ആരോഗ്യമന്ത്രിയുടെ പ്രിസ്ക്രിപ്ഷന്‍ ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍ പഴംപൊരി (ചൂടോടെ) - ഒന്ന് വീതം മൂന്നു നേരം പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം - ... തമോഗര്‍ത്തം (ഫോട്ടോഗ്രാഫ്‌) വീട്ടുമുറ്റത്തുനിന്നും കിട്ടിയത്‌... (വീണ്ടും) വളരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ത്യന്‍ 'ഡിജിറ്റല്‍ പേമെന്റ്' ഇന്‍ഡസ്ട്ട്രിയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ആഴ്ചയാണ് കടന്നുപോയത്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്... പിന്തുടര്‍ച്ച -------- -------- ട്വിട്ടര്‍ Tweets by @rjwarrier ഫേസ്ബുക്ക് ഇതുവരെ വന്നവര്‍ എന്നെപ്പറ്റി ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല. പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ നേരിടാന്‍ സജ്ജമാകുമെന്നും ഇഎംഎ അംഗമായ മാര്‍കോ കാവല്‍റി പറഞ്ഞു. എന്നാല്‍ പുതിയ വകഭേദങ്ങളും തരംഗവും പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തില്‍ കൊവിഡ് വകഭേദങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നത് തുടരുന്നുണ്ടെന്നും ഇഎംഎ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ഒമിക്രോണ്‍ BA.5 വകഭേദം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മറ്റേതു വകഭേദത്തേക്കാള്‍ ഒമിക്രോണ്‍ BA2.75 അതിവേഗത്തില്‍ വ്യാപിക്കുന്നത് ഇഎംഎ ചൂണ്ടിക്കാട്ടി. കൊവിഡിനൊപ്പം ജീവിക്കുന്നു എന്നു കരുതി മഹാമാരി അവസാനിച്ചുവെന്ന് നടിക്കുകയല്ല എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോ ഗബ്രേഷ്യസ് പറഞ്ഞിരുന്നു. കൊവിഡിനൊപ്പം ജീവിക്കുക എന്നാല്‍ രോഗം വരാതിരിക്കാനുള്ള ലളിതമായ മുന്‍കരുതലെടുക്കുന്നതും രോഗം ബാധിച്ചാല്‍ അപകടാവസ്ഥയിലേക്കോ മരണത്തിലേക്കോ പോകുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വ്യാപിക്കുന്ന ഈ വകഭേദത്തെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്നും ഇഎംഎ വ്യക്തമാക്കി. കൊവിഡ് അവസാനിക്കാറായിട്ടില്ലെന്നും തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്നാണ് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു ലോകാരോഗ്യസംഘടന. നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. Tags COVID world health organization shortlink Sep 29, 2022, 01:15 am IST Facebook Twitter LinkedIn Pinterest Reddit WhatsApp Telegram Facebook Twitter LinkedIn Pinterest WhatsApp Telegram കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള തീവ്ര സംഘടനകളെ നിയന്ത്രിക്കണം: സിപിഎം
സ്‌കൂള്‍ തുറന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും National 08 Sep 2021 സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും. വിഷയം നാളെ കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ സ്‌റ്റേറ്റ് ചീഫ് സെക്രട്ടറി ചര്‍ച്ച ചെയ്യും. സെപ്തംബര്‍ ഒന്ന് മുതലാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും സ്‌കൂള്‍ തുറന്ന് രണ്ടാം ദിവസം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ 10ആാം ക്ലാസ് വിദ്യാര്‍ത്ഥിക്കും ജയകൊണ്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ 9ആം ക്ലാസ് വിദ്യാര്‍ത്ഥിക്കും കോയമ്പത്തൂര്‍ സുല്‍ത്താന്‍പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് 9ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ചെന്നൈ അല്‍വാര്‍പേട്ടിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികളും ബാക്കിയുള്ളവര്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമാണ്. ഈ സ്‌കൂളുകളൊക്കെ താത്കാലികമായി അടച്ചു. ഇവിടെ അണുനശീകരണം നടത്തിവരികയാണ്. കോണ്ടാക്ട് ട്രേസിംഗും നടത്തുന്നുണ്ട്. ഗൂഡല്ലൂരിലെ ഒരു ടീച്ചര്‍ക്കും തിരുപ്പൂരിലെ നാല് ടീച്ചര്‍മാര്‍ക്കും തിരുവണ്ണാമയിലെ മൂന്ന് ടീച്ചര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കല്‌പേട്ട്, കാരൂര്‍, സേലം എന്നിവിടങ്ങിലെ സ്‌കൂളുകളില്‍ ജോലിയെടുക്കുന്ന ടീച്ചര്‍മാര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും ഇപ്പോള്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Comments കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍ LATEST NEWS മയക്കുമരുന്ന് പരിശോധിക്കാനെത്തിയ പോലീസിന് കിട്ടിയത് മോഷണമുതല്‍; ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് ചരസും കഞ്ചാവുമായി യുവാവ് പിടിയില്‍ വയനാട് ജില്ലയ്ക്ക് മികച്ച ഇ-ഗവേണന്‍സ് പുരസ്‌കാരം: ടീം അംഗങ്ങളെ അനുമോദിച്ചു അനധികൃത കുന്നിടിക്കല്‍: മണ്ണുമാന്തി യന്ത്രങ്ങള്‍ പിടികൂടി വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാം; ദേശീയ റാങ്കിങ്ങില്‍ വയനാടിനെ ഒന്നാമതെത്തിച്ചത് കൂട്ടായ പ്രവര്‍ത്തനങ്ങള്‍: രാഹുല്‍ ഗാന്ധി എം പി കത്തി നശിച്ച കാറില്‍കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യുവാണ് മരിച്ചത് വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയാള്‍ മരണപ്പെട്ടു മേപ്പാടി സ്വദേശിനി ഫര്‍സാനയുടെ മരണം: ഒളിവിലായിരുന്ന ഭര്‍ത്താവ് രണ്ടര വര്‍ഷത്തിന് ശേഷം പിടിയില്‍ സര്‍ക്കാരിനെതിരെ 3 മാസ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ് Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
മാർച്ച്‌ 20ന്‌ കാസർകോട്‌ ജില്ലയിൽ ഒരാഴ്‌ചത്തെ അടച്ചിടൽ പ്രഖ്യാപിച്ചുകൊണ്ടാണ്‌ കേരള സർക്കാർ ലോക്ക്‌ഡൗണിന്‌ തുടക്കം കുറിച്ചത്‌. സംസ്ഥാനത്ത്‌ മാർച്ച്‌ 24നും രാജ്യത്ത്‌ 25നും സമ്പൂർണ അടച്ചിടൽ നിലവിൽവന്നു. രോഗവ്യാപനത്തിന്റെ സ്ഥിതിയും വളർച്ചയും വിലയിരുത്തി യുക്തിസഹമായ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ്‌ പൊതുതീരുമാനത്തിന്‌ അഞ്ചുനാൾമുമ്പേ കാസർകോട്‌ അടച്ചത്‌‌. കൊറോണവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന വടക്കൻ അതിർത്തി ജില്ലയിലടക്കം ഇന്ന്‌ നില ഏറെ മെച്ചപ്പെട്ടു. അടച്ചിടലിനുമുമ്പുതന്നെ അവിടെ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗപ്പകർച്ചയിൽ മുമ്പിലായിരുന്ന കാസർകോട്‌ ഇപ്പോൾ ആശ്വാസത്തിന്റെ വക്കിലാണ്. ‌‌‌ഇപ്പോൾ കൂടുതൽപേർക്ക്‌ വൈറസ്‌ ബാധയുള്ള കണ്ണൂരടക്കം അഞ്ച്‌ ജില്ല ഇപ്പോഴും ഹോട്ട്‌സ്പോട്ടായി തുടരുകയാണ്‌. 88 തദ്ദേശഭരണ സ്ഥാപനങ്ങളാണ്‌ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത്‌. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്‌. ദിവസങ്ങളായി രോഗം റിപ്പോർട്ട്‌ ചെയ്യാത്ത കോട്ടയം, ഇടുക്കി ജില്ലകളിൽമാത്രമാണ്‌ ചില ഇളവുകൾ സംസ്ഥാന സർക്കാർ അനുവദിച്ചത്‌. അവശ്യ സർവീസുകളുടെ കൂട്ടത്തിൽ വർക്‌ഷോപ്പുകൾ, പുസ്‌തകശാലകൾ എന്നിവ ആഴ്‌ചയിൽ രണ്ടുദിവസം തുറക്കാൻ നേരത്തെ അനുമതി നൽകി. ഇതിനു പുറമെയാണ്‌ ബാർബർ ഷോപ്പുകളും ഭക്ഷണശാലകളും നിയന്ത്രണവിധേയമായി തുറക്കാനുള്ള തീരുമാനം. ഇത്‌ രോഗവ്യാപനത്തിന്‌ കാരണമായേക്കുമെന്ന വിദഗ്‌ധാഭിപ്രായം വന്ന സാഹചര്യത്തിൽ ഇതിൽ ചിലത്‌ തൽക്കാലം വേണ്ടെന്നുവച്ചു. കേന്ദ്ര നിർദേശങ്ങളുമായി പൂർണമായും യോജിച്ചുപോകുകയാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കിയിട്ടുണ്ട്‌. അടച്ചിടലിന്റെ അനിവാര്യതയും ഇളവുകളുടെ ആവശ്യകതയും പൊരുത്തപ്പെടുത്തി കൊണ്ടുപോകുന്നത്‌ ജനതാൽപ്പര്യം മുൻനിർത്തിയാണ്‌.ഒരു മാസത്തിലേറെയായി രോഗവ്യാപനത്തിന്റെ ഭയപ്പാടുകൾക്കൊപ്പം സാധാരണ ജീവിതവും നഷ്ടപ്പെട്ടവരാണ്‌ ജനങ്ങൾ. ജീവിതവൃത്തി കൈവിട്ടുപോയ ഏറ്റവും താഴെക്കിടയിലുള്ളവർക്ക്‌ ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ്‌ കാർഷിക, തൊഴിലുറപ്പ്‌, നിർമാണമേഖലകളിൽ പരിമിതമായ ഇളവുകൾ അനുവദിച്ചത്‌. സാമൂഹ്യ അകലം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ വിട്ടുവീഴ്‌‌ചയില്ലാതെ വേണം ഇളവുകൾ നടപ്പാക്കാനെന്നും നിഷ്‌കർഷിച്ചു. നിശ്ചിതമേഖലകളിൽ മാനദണ്ഡങ്ങൾ പാലിച്ചുവേണം ഇളവുകൾ അനുവദിക്കാൻ. എന്നാൽ, നിയന്ത്രണങ്ങൾ നീക്കിയെന്ന മനോഭാവത്തോടെയാണ്‌ ചിലരെങ്കിലും ഇതിനെ സമീപിക്കുന്നത്‌. കഴിഞ്ഞ വിഷുദിവസം റോഡുകളിലും മാർക്കറ്റുകളിലും കണ്ട ജനക്കൂട്ടം അമ്പരപ്പിക്കുന്നതായിരുന്നു. അന്നത്തേതിലും ലാഘവബുദ്ധിയോടെയാണ്‌‌ തിങ്കളാഴ്‌ച പലയിടത്തും ജനക്കൂട്ടത്തെ കണ്ടത്‌. വിഷുവിന്‌ പ്രത്യേകിച്ച്‌ ഒരു ഇളവും നൽകാതിരുന്നിട്ടും കണിയൊരുക്കാനും സദ്യവട്ടത്തിനുമൊക്കെയായി അസാധാരണമായ ഒഴുക്കാണ്‌ ഉണ്ടായത്‌. തിങ്കളാഴ്‌ചയാകട്ടെ ഇളവുകളുമായി ബന്ധമില്ലാത്ത ആവശ്യങ്ങളും പറഞ്ഞ്‌ ജനങ്ങൾ വെളിയിലിറങ്ങി. ഇത്‌ നാം കൈവരിച്ച നേട്ടങ്ങൾ തകിടംമറിക്കും. ശരിയാണ്;‌ ലോക –-ദേശീയ ശരാശരിയുമായുള്ള താരതമ്യത്തിൽ കേരളം വളരെ മുന്നിലാണ്‌. നമ്മുടെ ആരോഗ്യപ്രവർത്തകരുടെയും സർക്കാർ സംവിധാനങ്ങളുടെയും സമർപ്പിത സേവനമാണ്‌ ആ നേട്ടത്തിന്‌ ആധാരം. അതിലപ്പുറം, നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ച്‌ വീടനകത്ത്‌ കഴിച്ചുകൂട്ടിയ ജനങ്ങളാണ്‌ ഈ നേട്ടത്തിന്റെ അവകാശികൾ. പക്ഷേ, ഈ നേട്ടം വളരെ പ്രാഥമികമാണ്‌. ഇത്‌ ‌സ്ഥായിയാക്കുന്നതിന്‌ കുറച്ചുകൂടി ക്ഷമയും ത്യാഗവും സഹിക്കേണ്ടതുണ്ട്‌. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കുകയാണ് വേണ്ടത്‌‌. രാജ്യത്തെ വിമാന, ട്രെയിൻ, റോഡ്‌, പൊതുഗതാഗതങ്ങൾ എപ്പോൾ തുടങ്ങാനാകുമെന്ന്‌ മെയ്‌ മൂന്നിനുശേഷമേ വിലയിരുത്തുകയുള്ളൂ. പക്ഷേ, സ്വകാര്യവാഹനങ്ങൾക്ക്‌ അനുമതി ലഭിച്ചു എന്ന്‌ തോന്നുംവിധമാണ്‌ തിങ്കളാഴ്‌‌ച റോഡിലെത്തിയ വാഹനങ്ങളുടെ എണ്ണം. സ്വകാര്യവാഹനങ്ങൾക്ക്‌ ഇളവുമാത്രമാണ്‌ ലഭിക്കുക‌; അനുമതിയല്ല. പൊതുഗതാഗതം ആരംഭിക്കുന്ന ഘട്ടംവരെ സ്വകാര്യവാഹനങ്ങളും നിയന്ത്രണം പാലിച്ചേ മതിയാകൂ. ഇളവുകൾ പ്രയോജനപ്പെടുത്തേണ്ടത്‌ തൊഴിൽമേഖലയും അവശ്യസേവനങ്ങളും മാത്രമായിരിക്കണം. ആഘോഷങ്ങൾക്കും സൗഹൃദ സന്ദർശനങ്ങൾക്കും കുറച്ചുകാലംകൂടി അവധി നൽകണം. കേരളത്തിൽ നിലവിലുള്ള രോഗബാധിതർ സുഖപ്പെടാൻ കുറച്ചുനാൾമതിയാകും. നിരീക്ഷണത്തിലുള്ളവർക്ക്‌ രോഗബാധ ഉണ്ടാകുന്നതും പരിമിതമായിരിക്കും. ഇത്‌ പൂർണമായും ലോക്ക്‌ഡൗണിന്റെ സംഭാവനയാണ്‌. പക്ഷേ, ജനജീവിതം സാധാരണ നിലയിലാകുന്നതോടെ വൈറസ്‌ വ്യാപനം ആവർത്തിക്കാനിടയുണ്ട്‌. അതുപോലെ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിച്ച്‌ രോഗമില്ലെന്ന്‌ ഉറപ്പാക്കണം; രോഗബാധിതരെ ചികിത്സിക്കണം. ഇതെല്ലാം അതീവ ശ്രമകരമായ ദൗത്യമാണ്‌. അതിനായി നാം പുനരർപ്പണം ചെയ്യേണ്ടതുണ്ട്‌. കേന്ദ്രനിർദേശങ്ങൾ കേരളം ലംഘിച്ചെന്നും തിരുത്തിയെന്നും വിശദീകരണം നൽകിയെന്നുമെല്ലാമുള്ള പ്രചാരണം നിക്ഷിപ്‌ത താൽപ്പര്യത്തോടുകൂടിയുള്ളതാണ്‌. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചപോലെ കേരളത്തെ ഇകഴ്‌ത്തുകയെന്ന ലക്ഷ്യമാണ്‌ അത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളത്‌. കൊറോണവ്യാപനം തടയുന്നതിനായുള്ള ഏത്‌ നടപടിയും കേന്ദ്ര–- സംസ്ഥാന വ്യത്യാസമില്ലാതെ ജനനന്മ ലക്ഷ്യമാക്കിയുള്ളതാണ്‌. അത്‌ പൂർണമനസ്സോടെ നടപ്പാക്കുകയും ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കുകയുമാണ്‌ ഇന്നത്തെ കടമ. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : kerala lockdown coronavirus covid in kerala സാമൂഹ്യ അകലം പൊതുഗതാഗതം വൈറസ്‌ വ്യാപനം കൊറോണ വൈറസ്‌ മറ്റു വാർത്തകൾ ഒമിക്രോൺ ഭീഷണി അതിജീവിക്കണം സർക്കാർ സേവനം വീടുകളിലേക്ക്‌ കരുതലും ജാഗ്രതയും കൈവിടരുത്‌ അടച്ചുപൂട്ടാതെ കരുതലോടെ കേരളം കോവിഡ്‌: കേരളത്തിന്‌ വീണ്ടും പ്രശംസ കോവിഡ് കാലത്തെ തൊണ്ടവേദന പേടിക്കേണ്ടതുണ്ടോ? കരുതിയിരിക്കുക കാലവർഷത്തെയും നേരിടാം, അതിജീവിക്കാം അനിവാര്യം ജീവന്റെ വിലയുള്ള ജാഗ്രത കേന്ദ്രമന്ത്രി കേരളത്തിന്‌ ബാധ്യതയാകരുത്‌ കുത്തിത്തിരിപ്പിന്‌ അതിരുവേണം ആരാധനാ സൗകര്യവും ഇരട്ടത്താപ്പും ഉംപുൻ: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം കരുതലോടെ മുന്നോട്ട് കോവിഡ്‌ മാറിയാലും അവയവങ്ങളെ ബാധിക്കാം കോവിഡ്‌ പരിശോധന വ്യാപകമാക്കണം ജനകീയ സർക്കാരിന്റെ കൈത്താങ്ങ്‌ വീണ്ടും "ഇത്‌ വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്, അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം'; യുഎസിൽ നിന്ന്‌ ധ്വനി ഷൈനി വീണ്ടും തുടരാൻ ഫോക്സ്‌കോൺ ---- പ്രധാന വാർത്തകൾ ചലച്ചിത്രമേളകളെ സങ്കുചിത ആശയപ്രചരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്നവരോട് യോജിക്കാനുള്ള വേദി ഇന്ത്യയിലുണ്ട്; നെഹ്‌റുവിനെ സംരക്ഷിക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല: എം വി ഗോവിന്ദന്‍ ലഹരിമരുന്ന്: അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി- എം ബി രാജേഷ് പ്രതിപക്ഷത്തിന്റേത് മയക്കുമരുന്ന് മാഫിയയ്ക്ക് അനുകൂലമായ നിലപാട്; പെണ്‍കുട്ടിയെ ആക്രമിച്ചത് വാര്‍ത്തയായത് പ്രതികളെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തപ്പോള്‍: എം ബി രാജേഷ് പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം; ശബരിമല തീർത്ഥാടകർക്കും പ്രയോജനം ആർക്കും പിടികൊടുക്കാത്ത "കാർബൊനാക്'; ഒരു സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ കഥ ഐഎസ്എൽ; ഗ്രൗണ്ടിൽ അതിക്രമിച്ചു കയറുന്നവർക്ക്‌ അഞ്ച് ലക്ഷം രൂപ പിഴയും വിലക്കും വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി: മന്ത്രി വീണാ ജോർജ് ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല: മന്ത്രി എം ബി രാജേഷ് ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
മിനിമം 8 രൂപയില്‍ മാറ്റമില്ല: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി; മിനിമം നിരക്കില്‍ രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം ഇ-പാസ് സംവിധാനം തുടരും: അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നു മുതല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ച 27 ന്: കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തും ലൈഫ്: ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് admin January 24 , 2020 വയനാട് : സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും രാവിലെ 11 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ ജില്ലയിലെ 12476 കുടുംബങ്ങള്‍ക്കാണ് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. മാനന്തവാടി ബ്ലോക്കില്‍ 2574, കല്‍പ്പറ്റ ബ്ലോക്കില്‍ 3570, ബത്തേരി ബ്ലോക്കില്‍ 1625, പനമരം ബ്ലോക്കില്‍ 2279, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 642, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 866, ബത്തേരി മുനിസിപ്പാലിറ്റിയില്‍ 706 എന്നിങ്ങനെയാണ് ബ്ലോക്ക്,നഗരസഭാ തലത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. മൂന്നാം ഘട്ടത്തില്‍ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഭൂമിയും വീടുമില്ലാത്തവര്‍ക്കായി ഒരുങ്ങുന്നത്. സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തും. ലൈഫ് മിഷന്‍ ഗുണഭോക്തക്കളുടെ ജില്ലാതല കുടുംബസംഗമത്തിന് മുന്നോടിയായി ബ്ലോക്ക്, നഗരസഭാതലങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായി സൗജന്യ സേവനങ്ങളുമായി രംഗത്തെത്തി. കൃഷി വകുപ്പിന്റെ ജീവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യ ഐ കെയര്‍ ഫൗണ്ടേഷന്റെയും പ്രേജക്ട് വിഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും കുടുംബ സംഗമത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു. വീടുകള്‍ക്കൊപ്പം ഗുണഭോക്താക്കള്‍ക്ക് ജീവിതോപാധികളും കണ്ടെത്തി നല്‍കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ കുടുംബസംഗമങ്ങള്‍ക്ക് സാധിച്ചു.
ഫ്ലെക്സിബിൾ ചെയിൻ കൺവെയറിൽ ഫ്ലെക്സിബിൾ കൺവെയർ ബീമിന്റെ പങ്ക് എന്താണ്, ഒരു വിജയകരമായ ഫ്ലെക്സിബിൾ കൺവെയിംഗ് സിസ്റ്റം ആരംഭിക്കുന്നത് കൺവെയിംഗ് ബീമിന്റെ പ്രകടനത്തിൽ നിന്നാണ്, കൂടാതെ ഫ്ലെക്സിബിൾ ചെയിൻ പ്ലേറ്റ് കൺവെയിംഗ് സിസ്റ്റത്തിന്റെ ഘടനാപരമായ രൂപവും ടെൻഷൻ രൂപവും അനുസരിച്ച് ഉചിതമായ സവിശേഷതകൾ തിരഞ്ഞെടുക്കുന്നു. കൂടുതല് വായിക്കുക ഫ്ലെക്സിബിൾ ചെയിൻ മെഷ് ബെൽറ്റുകൾക്കുള്ള നടപടികൾ എന്തൊക്കെയാണ്? 21-11-23-ന് അഡ്മിൻ ഫ്ലെക്സിബിൾ ചെയിൻ മെഷ് ബെൽറ്റ് എഞ്ചിനീയറിംഗ് പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമ്മിച്ച ചെയിൻ പ്ലേറ്റുകൾ ഉപയോഗിച്ച് കൂട്ടിച്ചേർക്കുന്നു, കൂടാതെ മോഡുലാർ മെഷ് ബെൽറ്റുകൾ ഇന്റർലോക്ക് അല്ലെങ്കിൽ ബ്രിക്ക്ലേയിംഗ് രീതികൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.പൂർണ്ണ ദൈർഘ്യമുള്ള പിന്നുകൾ ഉപയോഗിച്ച് കൂട്ടിച്ചേർത്ത ഈ പ്ലാൻ അടിസ്ഥാനപരമായി കൺവെയർ ബെൽറ്റിന്റെ ശക്തി മെച്ചപ്പെടുത്തുന്നു.ബി... കൂടുതല് വായിക്കുക റഷ്യൻ പോസ്റ്റിലെ ICONVEY ഇന്റലിജന്റ് സോർട്ടിംഗ് കൺവെയർ 21-03-05-ന് അഡ്മിൻ അഭിനന്ദനങ്ങൾ!!!iConvey ഇന്റലിജന്റ് മോഡുലാർ ബെൽറ്റ് സോർട്ടിംഗ് കൺവെയർ സിസ്റ്റം വിജയകരമായി ഇൻസ്റ്റാൾ ചെയ്ത റഷ്യൻ പോസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യൻ പ്രധാനമന്ത്രി പങ്കെടുത്തു.സോർട്ടിംഗ് കാര്യക്ഷമത മൊത്തം 50,000 മുതൽ 60,000 വരെ പാഴ്സലുകളിൽ എത്തുന്നു, ഇത് പ്രസക്തമായ റഷ്യൻ എൽ നന്നായി വിലയിരുത്തി ... കൂടുതല് വായിക്കുക കമ്പനിയുടെ പേര് അപ്ഡേറ്റ് ചെയ്തു 21-02-03-ന് അഡ്മിൻ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു കത്ത് കൂടുതല് വായിക്കുക HONG'S BELT യൂറോപ്പ് സ്ഥാപിതമായത് ആഘോഷിക്കൂ 20-07-08-ന് അഡ്മിൻ മുഖേന മോഡുലാർ ബെൽറ്റുകളുടെ മേഖലയിലെ വിപുലമായ അനുഭവത്തെയും നേതൃത്വത്തെയും അടിസ്ഥാനമാക്കി, ഹോങ്സ് ബെൽറ്റ് മോഡുലാർ ബെൽറ്റ് തരങ്ങളുടെ ഏറ്റവും സമഗ്രമായ ശ്രേണി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഞങ്ങളുടെ ആധുനിക ഉൽപ്പാദന സൗകര്യങ്ങൾ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കാര്യക്ഷമമായി ഉൽപ്പാദിപ്പിക്കുന്നു.ഞങ്ങളുടെ ഉൽപ്പാദന സൗകര്യങ്ങൾ Ch... കൂടുതല് വായിക്കുക പുതിയ ഉൽപ്പന്നം: ഭക്ഷ്യസുരക്ഷ എത്തിക്കുന്നതിനുള്ള പരിഹാരങ്ങൾ: സൂപ്പർ ഗ്രേഡ് കൺവെയർ ബെൽറ്റ് 12-12-18-ന് അഡ്മിൻ HONGSBELT സൂപ്പർ ഗ്രേഡ് കൺവെയർ ബെൽറ്റ് (ശുദ്ധമായ തെർമോപ്ലാസ്റ്റിക് പോളിയുറീൻ ബെൽറ്റ്) --- ഒന്നിലധികം മുതിർന്ന സാങ്കേതികവിദ്യകളുടെ സംയോജനത്തോടെയുള്ള പുതിയ കൺവെയർ ബെൽറ്റ്,: ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെ കർശനമായ ശുചിത്വ ആവശ്യകതകൾ നിറവേറ്റുന്നതിനായി, HONGSBELT സൂപ്പർ ഗ്രേഡ് PU കൺവെയർ ബെൽറ്റ് പുനർനിർമിച്ചു ... കൂടുതല് വായിക്കുക പുതിയ ഉൽപ്പന്നം: ഇന്നൊവേറ്റീവ് സ്പൈറൽ കൺവെയർ ബെൽറ്റ് 12-10-17-ന് അഡ്മിൻ HONGSBELT സ്പൈറൽ കൺവെയർ സൊല്യൂഷനുകൾ വളരെ പൂർത്തിയായി, സർപ്പിള പ്രയോഗത്തിൽ ഉൽപ്പാദനക്ഷമത പരമാവധി മെച്ചപ്പെടുത്താൻ കഴിയും.കുറഞ്ഞ ചെലവ്, ഉയർന്ന കാര്യക്ഷമത.ഉൽപ്പാദന നിരയുടെ തടസ്സം മറികടക്കാൻ, കാര്യക്ഷമതയും കുറഞ്ഞ ചെലവും മെച്ചപ്പെടുത്താൻ, HONGSBELT സ്പിർ... കൂടുതല് വായിക്കുക പ്രധാന നിർദ്ദേശം: HS-1800 സീരീസ് കൺവെയർ ബെൽറ്റ് - ഹെവി ലോഡിംഗ് ഓട്ടോമോട്ടീവ് വ്യവസായത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത് 12-10-17-ന് അഡ്മിൻ HS-1800 സീരീസ് 2.5 ഇഞ്ച് പിച്ച് ബെൽറ്റ് HONGSBELT ശക്തമായ മോഡുലാർ പ്ലാസ്റ്റിക് ബെൽറ്റാണ്, ഹെവി ലോഡിംഗ് വ്യാവസായിക ആപ്ലിക്കേഷനും ഓട്ടോമോട്ടീവ് വ്യവസായത്തിനും വ്യാപകമായി ഉപയോഗിക്കുന്നു, 2 ലെയ്ൻ ഫൈനൽ അസംബ്ലി ലൈൻ കൺവെയറുകൾ, സ്കിഡ്, പാലറ്റ് കൈകാര്യം ചെയ്യുന്ന കൺവെയറുകൾ, 2-ലെയ്ൻ വാട്ടർ ടെസ്റ്റ് കൺവെയറുകൾ, ഓട്ടോ. . കൂടുതല് വായിക്കുക വാർത്താക്കുറിപ്പ് ദയവായി ഞങ്ങളെ വിടൂ, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും. സമർപ്പിക്കുക ഇ-മെയിൽinfo@hongsbelt.com ഫോൺ+86 19536088660 വിലാസംF7, Bldg A3, LongGang ഇന്നൊവേറ്റീവ് സോഫ്റ്റ്‌വെയർ പാർക്ക് നമ്പർ.31 ബുലാൻ റോഡ്, ലിലാങ്, ഷെൻഷെൻ, ചൈന
മലപ്പുറം: പന്ത്രണ്ട് വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അസൈനാറാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തി.പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നിലമ്പൂര്‍ പൊലീസിനെ സമീപിച്ചു. പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയെ പീഡിപ്പിച്ചു; സർക്കാർ സ്‌കൂൾ അധ്യാപകൻ പിടിയിൽ Reviewed by News Room on 8:12 PM Rating: 5 Share This Facebook Twitter Vellarikundu No comments Subscribe to: Post Comments ( Atom ) Social Counter facebook count=3.5k; Followers twitter count=1.7k; Followers youtube count=2.8k; Followers pinterest count=524; Followers instagram count=849; Followers rss count=286; Followers Popular Posts രാപകലുകൾ നീണ്ടുനിന്ന കലോത്സവ ആഹ്ലാദത്തിനൊടുവിൽ കലോത്സവനഗരിയെയും നാടിനെയും കണ്ണീരിലാഴ്ത്തി ചോയ്യംകോട് വാഹനാപകടം വെള്ളരിക്കുണ്ട് ടൗണിൽ പട്ടാപകൽ കടയിൽ കയറി മോഷണം ; പോലീസ് അന്വേഷണം ആരംഭിച്ചു ഒടയംചാലില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു ആണ് മരിച്ചത്
ഇരവാദം അക്രമത്തിനും ഭീകര പ്രവര്‍ത്തനത്തിനും മറയായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. ലോകത്തു പലയിടങ്ങളിലായി ഇടയ്ക്കിടെ ആരോപിക്കപ്പെടുന്ന അത്തരമൊരു ഇരവാദമാണ് ‘നബി നിന്ദ.’ നീതിയുക്തവും സമാധാനപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘടനയ്ക്കു കരുത്തും വീര്യവും ആര്‍ജ്ജിക്കുക എളുപ്പമല്ല. മതനിന്ദ ആരോപിക്കുക, തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ നടത്തുക, ജനശ്രദ്ധയും അനുകമ്പയും നേടുക, പെട്ടെന്ന് അക്രമങ്ങളും കൊള്ളയും കൊലയും നടത്തി ലോക ജനതയെ മുള്‍മുനയില്‍ നിര്‍ത്തുക, ഇവയൊക്കെയാണ് ശക്തിയും സ്വാധീനവും നിയന്ത്രണവും ഭരണാധികാരവും തട്ടിയെടുക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍. മതഗ്രന്ഥങ്ങളിലുള്ള കാര്യങ്ങള്‍ എടുത്തു പറയുന്നത് എങ്ങനെ നിന്ദയോ അവഹേളനമോ ആവും? എങ്കില്‍ വിശാസികള്‍ ദിവസേനയെന്നോണം പാരായണം ചെയ്യുന്നതും മതപാഠശാലകളില്‍ പഠിപ്പിക്കുന്നതുമായ എന്തെല്ലാം അപഹാസ്യതകളുണ്ട്? അത് ഒരു ചര്‍ച്ചയുടെ ഭാഗമായി പറഞ്ഞു എന്നതാണോ വലിയ പ്രശ്‌നം? സഊദി അറേബ്യ അടക്കം, മിക്കവാറും എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളും ഭാരതത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. ഒരു കാര്യം തീര്‍ച്ചയാണ്, ഈ രാജ്യങ്ങളില്‍ മിക്കതിലും ഭരണാധികാരികകള്‍ സ്വന്തം ഇഷ്ടപ്രകാരമല്ല, അവിടങ്ങളിലെ തീവ്ര മതനേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഭാരതത്തിനെതിരെ പ്രതിഷേധ നടപടികള്‍ എടുക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ക്വയിദ AQIS – Al-Qaeda in the Indian Subcontinent) ഭാരതത്തില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണി പുറപ്പെടുവിച്ചിരുന്നു. നബിയുടെ മഹത്വത്തിനു വേണ്ടിയുള്ള പോരാട്ടമെന്ന പേരില്‍ മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയാണ് പോലും. ഇത്തരുണത്തില്‍ ഓര്‍ത്തുപോവുക സ്വാഭാവികമാണ്, ഇസ്ലാം മതത്തിന് എന്ത് പറ്റി എന്ന്. അതിനൊരു പ്രൗഢ ഗംഭീരമായ സുവര്‍ണ്ണ കാലഘട്ടം ഉണ്ടായിരുന്നുവല്ലോ. ക്രിസ്ത്വബ്ദം 786 മുതല്‍ 1258 വരെയുള്ള കാലഘട്ടം, സ്വതന്ത്ര ചിന്തയുടെയും വിശാലമനസ്‌കതയുടെയും വിജ്ഞാനത്തിന്റെയും സംയമനത്തിന്റെയും കാലഘട്ടം. അക്കാലത്തെ സ്വതന്ത്ര ചിന്തകര്‍ നിര്‍ഭയം മത വിമര്‍ശനം നടത്തിയിരുന്നു. വിശ്വാസികള്‍ക്കിടയില്‍ തന്നെ പല പ്രധാന മത കാര്യങ്ങളിലും തുറന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നു. പ്രവാചകന്റെ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ശ്രദ്ധേയമായ ധാര്‍മ്മിക നിലവാരവും ഖുര്‍ആനിന്റെയും ഹദീസിന്റെയും ആധികാരികതയും ഇടയ്ക്കിടെ ചര്‍ച്ചാവിഷയമാവുക പതിവായിരുന്നു. അങ്ങിനെ ‘ഇസ്ലാമിക സുവര്‍ണ്ണ കാലഘട്ടം’ എന്ന് പറയപ്പെടുന്നത് അബ്ബാസീ ഭരണ കാലത്തെ സ്വതന്ത്ര ചിന്തയുടെയും ലിബറലിസത്തിന്റെയും ഇസ്ലാമിക സംസ്‌കാരത്തിന്റെയും ഔന്നത്യത്തെ സൂചിപ്പിക്കുന്നു. ഒട്ടേറെ യുക്തിചിന്തകരും മതവിമര്‍ശകരും അമുസ്ലിം പണ്ഡിതരും ആ കാലഘട്ടത്തിലെ ബൗദ്ധിക നിലവാരത്തെയും സഹിഷ്ണുതാ ബോധത്തെയും സമ്പുഷ്ടമാക്കി. അബുല്‍ അലാ ഉല്‍ മഅര്‍റി, മുഹമ്മദ് ബിന്‍ സക്കറിയ അല്‍ റാസി തുടങ്ങിയ പ്രതിഭാശാലികള്‍ ചില ഇസ്ലാമിക വിശ്വാസകാര്യങ്ങളെയും ആചാരങ്ങളെയും വിമര്‍ശിച്ചപ്പോള്‍ വിശ്വാസികള്‍ വികാരം വ്രണപ്പെട്ടെന്നു അന്യായം പറഞ്ഞില്ല, വിളറി പൂണ്ടില്ല. നേരെ മറിച്ചു പ്രതിഭയും പാണ്ഡിത്യവും കണക്കിലെടുത്തു അവരെ സ്‌നേഹിക്കുകയും ആദരിക്കുകയുമാണ് ചെയ്തത്. ക്രിസ്ത്വബ്ദം 861 ല്‍ ജനിച്ച അബൂ ഈസാ അല്‍ വര്‍റാഖ്ദൈ (Abu ‘Isa al-Warraq) വാസ്തിത്വത്തെക്കുറിച്ച് സംശയാലുവായിരുന്നു, വെളിപാട് മതം എന്ന ആശയത്തെ അദ്ദേഹം തള്ളിക്കളഞ്ഞു, സല്‍ഗുണങ്ങള്‍ നല്ലതാണ് എന്ന് മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് കഴിവുണ്ടെങ്കില്‍ പിന്നെ, ഒരു പ്രവാചകന്റെ ആവശ്യമില്ല. സ്വയം നിയുക്ത പ്രവാചകരുടെ അവകാശവാദങ്ങള്‍ ചെവിക്കൊള്ളരുത് എന്ന് അദ്ദേഹം അനുശാസിച്ചു. മുഹമ്മദിനെ പ്രവാചകനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങളെയും അല്‍ വര്‍റാഖ് സംശയിച്ചു. ചില സംഭവങ്ങള്‍ മുഹമ്മദ് നബിക്ക് പ്രവചിക്കാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹം ഒരു പ്രവാചകനാണെന്ന് തെളിയിക്കുന്നില്ല: അദ്ദേഹത്തിന് വിജയകരമായി ഊഹിക്കാന്‍ കഴിഞ്ഞിരിക്കാം, പക്ഷേ അതിനര്‍ത്ഥം അദ്ദേഹത്തിന് ഭാവിയെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് ഉണ്ടായിരുന്നു എന്നല്ല. ഭൂതകാലത്തിലെ സംഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ബൈബിളില്‍ നിന്ന് പ്രസ്തുത സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. ക്രിസ്ത്വബ്ദം 827-നും 911-നും ഇടയില്‍ ജീവിച്ചിരുന്ന ഒരു പേര്‍ഷ്യന്‍ പണ്ഡിതനും ഇസ്ലാം വിമര്‍ശകനുമായിരുന്നു ഇബ്‌നു അല്‍-റാവന്‍ദി. പ്രവാചകത്വത്തെ ചോദ്യം ചെയ്യുകയും അബ്രഹാമിക മതങ്ങളെ നിരാകരിക്കുകയും ഖുര്‍ആനെയും സുന്നത്തിനെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഇബ്‌നു അല്‍-റവാന്‍ദി ഒരുപക്ഷേ ഈ ചിന്തകരില്‍ ഏറ്റവും പ്രശസ്തനായിരുന്നു. ഒരു മുന്‍ മുസ്ലിമായിരുന്ന അദ്ദേഹം പിന്നീട് തന്റെ ഇസ്ലാമിക വിജ്ഞാനം ആ മതത്തെ ഫലപ്രദമായി വിമര്‍ശിക്കാനുള്ള ആയുധമാക്കി. ദൈവിക ഗ്രന്ഥം എന്ന ആശയം നിരാകരിച്ചു. ഹദീസുകള്‍ ഗൂഢാലോചനകളാല്‍ അംഗീകരിക്കപ്പെട്ട പെരും നുണകളാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ബദ്ര്‍ യുദ്ധത്തില്‍ മുഹമ്മദിനെ സഹായിക്കാനെത്തിയ മാലാഖമാര്‍ എന്തേ ഉഹ്ദ് യുദ്ധത്തില്‍ അത്യാവശ്യത്തിനു സഹായത്തിനെത്തിയില്ല എന്ന് അദ്ദേഹം തന്റെ വിശ്വാസി സുഹൃത്തുക്കളോട് ചോദിക്കുമായിരുന്നു. അബുല്‍ അലാ അല്‍ മഅര്‍രി- Abul ala al-Ma’arri (973 1057) ശ്രദ്ധേയരായ മദ്ധ്യകാല വിമര്‍ശകരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം അന്ധവിശ്വാസങ്ങളെയും മത പരവും നിയമപരവുമായ പാരമ്പര്യങ്ങളെയും ആക്രമിച്ചു, മനുഷ്യ ബുദ്ധിയുടെ മേല്‍ക്കോയ്മ പ്രഖ്യാപിച്ചു; അവസാനം വരെ പോരാടിക്കൊണ്ട് യുക്തിയുടെ നിലവാരം അധികാരത്തേക്കാള്‍ ഉയര്‍ന്നതാണെന്നു കാണിച്ചു കൊടുത്തു. സന്യാസിവര്യന്‍, പണ്ഡിതന്‍, തത്വജ്ഞാനി, ചിന്തകന്‍, മഹാകവി എന്നീ നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന അദ്ദേഹം ആബ്രഹാമിക മതങ്ങളെയെല്ലാം കണിശമായി വിമര്‍ശിച്ചു. പൗരാണികര്‍ വിശ്വാസികളായ ജനങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു കെട്ടുകഥയാണ് മതമെന്ന് അല്‍-മഅര്‍രി ഊന്നിപ്പറഞ്ഞു. ദൈവികമെന്നു പറയപ്പെടുന്ന ഒരു കറുത്ത കല്ലിനെ ചുംബിക്കാന്‍ നിഷ്‌കളങ്കരും അജ്ഞരുമായ മുസ്ലീങ്ങള്‍ വളരെ ദൂരം സഞ്ചരിക്കുന്നു എന്നാണ് അദ്ദേഹം ഹജ്ജ് തീര്‍ത്ഥാടനത്തെ പറ്റി അഭിപ്രായപ്പെട്ടത്. പ്രവാചകന്മാരുടെ പ്രസ്താവനകള്‍ സത്യമാണെന്ന് കരുതരുത്; അവയെല്ലാം കെട്ടിച്ചമച്ചതാണ്. ദൈവിക വെളിപാടിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ അദ്ദേഹം നിരസിച്ചു. അബുല്‍ അലാ അല്‍ മഅര്‍രി മഅര്‍രിയുടെ കവിതകള്‍ പണ്ഡിതരും പാമരരും ഒരുപോലെ ആസ്വദിക്കുകയായിരുന്നു. അറബ് ലോകത്തെ പ്രബല മതമായ ഇസ്ലാമിനെ വിമര്‍ശിച്ചുവെങ്കിലും അദ്ദേഹം സര്‍വ്വരുടേയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായിരുന്നു. സിറിയയില്‍ മഅര്‍റത് നുഅമാന്‍ എന്ന തന്റെ ജന്മനാട്ടില്‍ സ്ഥാപിക്കപ്പെട്ട അദ്ദേഹത്തിന്റെ ശവകുടീരം ആരാധകരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. എങ്കിലും പത്തു നൂറ്റാണ്ടുകള്‍ക്ക് ശേഷം -ക്രിസ്താബ്ദം 2017 ല്‍ അല്‍ ഖായിദ യുടെ ഒരു ഘടകമായ ജബ്ഹതുന്നസ്ര്‍ (അന്‍- നസ്ര്‍ മുന്നണി ) ഭീകരര്‍ ആ തീര്‍ത്ഥാടന കേന്ദ്രം ആക്രമിക്കുകയും പ്രതിമയുടെ തല ഭാഗം അടിച്ചുടച്ചു കളയുകയും ചെയ്തു.്യൂ്യൂ അബ്ദുല്ല ഇബ്നുല്‍-മുഖഫ്ഫഹ് (ജനനം എ. ഡി. 721 മരണം 757) ന്റെ, രചനകള്‍ ഇസ്ലാമിനെതിരായ മനിക്കേയിസത്തെ പ്രതിരോധിക്കുക മാത്രമല്ല, ഇസ്ലാമിക ദൈവസങ്കല്‍പ്പത്തെ വിമര്‍ശിക്കുകയും ചെയ്തു. അതനുസരിച്ച്, ‘മനുഷ്യരോട് യുദ്ധം ചെയ്യുകയും അവന്റെ വിജയങ്ങളെക്കുറിച്ച് വീമ്പിളക്കുകയും, ഒരു സിംഹാസനത്തില്‍ ഇരിക്കുകയും അവിടെ നിന്നു ഇറങ്ങിവരികയും ചെയ്യുന്ന’ അനീതിയും സ്വേച്ഛാധിപത്യവും യുക്തി രാഹിത്യവും ദുഷ്പ്രഭുത്വവുമുള്ള ഒരു പൈശാചിക സത്തയായി ഇസ്ലാമിക ദൈവം അവഗണിക്കപ്പെട്ടു. ദൈവത്തെക്കുറിച്ചുള്ള അത്തരം മാനുഷിക പ്രത്യേകതകളോട് കൂടിയ വിവരണങ്ങള്‍ ദൈവികതയെക്കുറിച്ചുള്ള മാനിക്കേയന്‍ ധാരണക്കു വിരുദ്ധമായിരുന്നു. കൂടാതെ, മാനിക്കേയിസമനുസരിച്ച്, നന്മയും തിന്മയും ഒരേ സ്രോതസ്സില്‍ നിന്ന് ഉത്ഭവിക്കുന്നത് അസാധ്യമാണ്, അതിനാല്‍ ഇസ്ലാമിക ദൈവത്തിന് യഥാര്‍ത്ഥ ദൈവമാകാന്‍ കഴിയില്ല എന്നായിരുന്നു ഇബ്‌നുല്‍ മുഖഫ്ഫഹിന്റെ നിഗമനം. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഇസ്ലാമിന്റെ വിഷയാസക്തിയോടെയുള്ള വിവരണങ്ങള്‍ പല ക്രിസ്ത്യാനികളെയും ഇസ്ലാം ഒരു ആത്മീയ മതമല്ല, മറിച്ച് ഭൗതികമതമാണ് എന്ന നിഗമനത്തിലേക്ക് നയിച്ചു. മാതാപിതാക്കളുടെ മതവുമായി ജനിച്ച വിശ്വാസികള്‍ അവരുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം പരിശോധിക്കുന്നില്ല എന്നും ഓരോ കക്ഷിയും തങ്ങളുടെ വിശ്വാസമാണ് ശരിയെന്നു അവകാശപ്പെട്ടു തര്‍ക്കിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ഒരു മതത്തിന് മറ്റൊരു മതത്തിനുമേല്‍ ഊറ്റം കൊള്ളാന്‍ അന്തര്‍ലീനമായ ഒരു കാരണവുമില്ലെന്ന് അദ്ദേഹം ശഠിച്ചു, ആളുകളോട് നന്നായി പെരുമാറുകയും ആരെയും ഉപദ്രവിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്താല്‍ മതിയെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. അബൂബക്കര്‍ മുഹമ്മദ് ബിന്‍ സക്കറിയ അല്‍ റാസി വൈദ്യശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം തത്ത്വചിന്താരംഗത്തു അദ്ദേഹത്തിന്റെ സംഭാവനകള്‍ അപാരമാണ്. അദ്ദേഹത്തിന്റെ ദാര്‍ശനിക കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവശാസ്ത്രവും പ്രവാചകന്മാരുടെ അത്ഭുതങ്ങളും(On Divine Science and The Miracles of the Prophets )ആണ്. അല്‍-റാസി പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. തോറയില്‍ തുടങ്ങി ബൈബിളിലേക്കും പിന്നീട് ഖുര്‍ആനിലേക്കും നീങ്ങിക്കൊണ്ട് വിശുദ്ധ ഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച അദ്ദേഹം പ്രവാചകത്വത്തിന്റെയും പ്രവാചകന്മാരുടെയും പങ്ക് മനസ്സിന്റെ മൂല്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന് വിശ്വസിച്ചു. ദൈവം ആളുകള്‍ക്ക് ബുദ്ധിശക്തി നല്‍കുകയും നന്മയും തിന്മയും കണ്ടെത്താനുള്ള കഴിവ് നല്‍കി അവരെ മറ്റു സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തരാക്കി. അപ്പോള്‍ ആളുകള്‍ക്ക് നിയമങ്ങളും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ പ്രവാചകന്മാരെ ആവശ്യമില്ലെന്ന് അല്‍ റാസി വാദിച്ചു. പ്രവാചകന്മാര്‍ നല്‍കുന്ന സന്ദേശങ്ങളില്‍ ഭൂരിഭാഗവും മനുഷ്യപ്രകൃതത്തിനും മാനവികതക്കും മനുഷ്യര്‍ക്കിടയിലെ സമാധാന ആദര്‍ശങ്ങള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം കരുതി. ‘പരമകാരുണികന്‍ തന്റെ സിംഹാസനത്തില്‍ ഇരുന്നു’ തുടങ്ങിയ വാക്യങ്ങളില്‍ ദൈവികരൂപത്തിന്റെ ഭാഗമായി താന്‍ കാണുന്ന ഇസ്ലാമിനെ അദ്ദേഹം വിമര്‍ശിക്കുന്നു, ‘എട്ട് മലക്കുകള്‍, അന്നേ ദിവസം നിന്റെ നാഥന്റെ സിംഹാസനം അവര്‍ക്കു മുകളില്‍ വഹിക്കും’ തുടങ്ങിയ വാക്യങ്ങളില്‍. ഖുര്‍ആന്റെ ഭാഷാപരമായ അപ്രമാദിത്വത്തെ അദ്ദേഹം നിഷേധിച്ചു, ഗാലന്റെയും ടോളമിയുടെയും കൃതികളുമായി താരതമ്യപ്പെടുത്താവുന്ന കൃതികള്‍ ആര്‍ക്കെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് ചോദ്യം ചെയ്തുകൊണ്ട് ഈ അവകാശവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഖുര്‍ആനിലും ഹദീസിലും ധാരാളം പിശകുകള്‍ കാണാം. വിശ്വാസികളില്‍ പലരും മനസ്സിലാക്കിയിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണിത്. തെറ്റുകള്‍ ഉണ്ടായിരിക്കെ അത് നിഷേധിക്കുന്നതില്‍ കാര്യമില്ല. തെറ്റുകള്‍ അവഗണിക്കുകയും അടിസ്ഥാന ഗ്രന്ഥങ്ങളിലെ ശരിയായ ഭാഗങ്ങള്‍ മനസ്സിലാക്കി പിന്തുടരുകയുമാണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്. യഥാര്‍ത്ഥത്തില്‍ ഉള്ള തെറ്റുകള്‍ ഇല്ലെന്നു വാദിക്കുന്നതും അവ ചൂണ്ടിക്കാട്ടുന്നത് മതനിന്ദയാണെന്ന് ആരോപിക്കുന്നതും ശരിയല്ല. തെറ്റുകള്‍ കാണാനിടവരുമ്പോള്‍ അത് സൂചിപ്പിക്കല്‍ അപമാനിക്കലല്ലല്ലോ. ശാസ്ത്രീയവും ചരിത്രപരവും വ്യാകരണസംബന്ധവും ഭാഷാപരവും വസ്തുതാപരവുമായ, അതുപോലെ കാലഘട്ടത്തിനും മനുഷ്യ ബുദ്ധിക്കും യോജിക്കാത്തതോ ആയ പരശ്ശതം തെറ്റുകള്‍ ഖുര്‍ആനിലും വിവിധ ഹദീസ് ഗ്രന്ഥങ്ങളിലും കാണപ്പെടുന്നു. അതുപോലെ തികച്ചും അവ്യക്തമായതോ വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ മനസ്സിലാക്കപ്പെടാന്‍ സാധ്യതയുള്ളതോ ആയ പരാമര്‍ശങ്ങളും ഏറെയാണ്. പ്രസിദ്ധീകരണത്തിന് മുമ്പ് കാര്യമായ സൂക്ഷ്മ പരിശോധനയോ എഡിറ്റിങ്ങോ നടത്തിയില്ലെങ്കില്‍ ഏതൊരു ഗ്രന്ഥത്തിലും ഈ വിധത്തില്‍ പിശകുകള്‍ സംഭവിക്കാം. അക്കാര്യം മനസ്സിലാക്കിയാല്‍ പിന്നെ കുറ്റപ്പെടുത്തലിനോ ലജ്ജിക്കുന്നതിനോ നിന്ദയാരോപണത്തിനോ യാതൊരു ന്യായീകരണവുമില്ല. മേല്പറഞ്ഞ വിധത്തിലുള്ള ആയിരത്തലധികം/അല്ലെങ്കില്‍ ആയിരക്കണക്കിന് പിശകുകളില്‍ അല്പം ചിലതു മാത്രം പഠനോദ്ദേശ്യം എന്ന നിലക്ക് ഇവിടെ ഉദ്ധരിക്കുകയാണ്. ഇബ് നുല്‍-മുഖഫ്ഫഹ്‌ മുഹമ്മദ്ബിന്‍ സക്കറിയ അല്‍ റാസി ഇബ്‌നുല്‍ റാവന്തി ഭൗമകേന്ദ്രീകരണം സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. (ഖുര്‍ആന്‍ 36: 38) ചന്ദ്രന്‍ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. (ഖുര്‍ആന്‍ 36: 39) സൂര്യനും ചന്ദ്രനും ഒരു ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നുവെന്ന് ഖുര്‍ആന്‍ നിരവധി തവണ പരാമര്‍ശിക്കുന്നു, എന്നാല്‍ ഭൂമിയുടെ ഭ്രമണത്തെ ഒരു തവണ പോലും പരാമര്‍ശിക്കുന്നില്ല. പ്രപഞ്ചത്തിന്റെ മധ്യഭാഗത്ത് ഒരു നിശ്ചലമായ ഭൂമിയെ പ്രതിഷ്ഠിക്കുകയും എല്ലാ ‘ജ്യോതിര്‍ വസ്തുക്കളും’ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ഭൗമകേന്ദ്രീകൃത വീക്ഷണമാണ് ഖുര്‍ആനില്‍ നാം കാണുന്നത്. സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങള്‍ അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു. (ഖുര്‍ആന്‍ 18: 86) അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. അതില്‍ നിന്ന് നാം അവര്‍ക്ക് യാതൊരു അഭയസ്ഥാനവും ഏര്‍പെടുത്തിയിട്ടില്ല. (ഖുര്‍ആന്‍ 18: 90) സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഭൗതിക ഇടങ്ങളുള്ള പരന്ന ഭൂമിയെ ഖുര്‍ആന്‍ അനുമാനിക്കുന്നു. ഭൂമി ഭ്രമണം ചെയ്യുന്ന ഒരു ഗോളമായതിനാല്‍, സൂര്യന്‍ ഒരു പ്രത്യേക സ്ഥലത്തും അസ്തമിക്കുന്നില്ല, സൂര്യന്‍ ‘ഉദിക്കുന്ന സ്ഥലത്തേക്കോ’ അത് ‘അസ്തമിക്കുന്ന സ്ഥലത്തേക്കോ’നിങ്ങള്‍ക്ക് ഒരിക്കലും സഞ്ചരിക്കാന്‍ കഴിയില്ല; നിങ്ങള്‍ ഗ്രഹത്തില്‍ എവിടെയായിരുന്നാലും സൂര്യന്‍ ചക്രവാളത്തില്‍ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നതായി തോന്നും. സൂര്യന്‍ പ്രണമിക്കുന്നു അബൂദര്‍റിന്റെ നിവേദനത്തില്‍ നിന്ന്: ഒരു ദിവസം അല്ലാഹുവിന്റെ ദൂതന്‍ ചോദിച്ചു, സൂര്യന്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ മറുപടി പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനും നന്നായി അറിയാം. തിരുമേനി പറഞ്ഞു, സിംഹാസനത്തിന്‍ കീഴിലുള്ള തന്റെ വിശ്രമസ്ഥാനത്ത് എത്തുന്നതുവരെ അത് തെന്നി നീങ്ങുന്നു. എന്നിട്ട് അത് സാഷ്ടാംഗം വീണു, ചോദിക്കുന്നതുവരെ അവിടെ തന്നെ തുടരും. പിന്നീട് എഴുന്നേറ്റു അത് വന്ന സ്ഥലത്തേക്ക് പോകുന്നു. അത് തിരികെ പോയി അതിന്റെ ഉയര്‍ച്ചയില്‍ നിന്ന് പുറത്തുവരുന്നത് തുടരുന്നു, തുടര്‍ന്ന് അത് സിംഹാസനത്തിന് കീഴില്‍ വിശ്രമിക്കുന്ന സ്ഥലത്ത് എത്തി വീഴുന്നതുവരെ തെന്നിമാറുന്നു. സാഷ്ടാംഗം പ്രണമിച്ച് ആ അവസ്ഥയില്‍ തന്നെ തുടരും, എഴുന്നേറ്റ് നിങ്ങള്‍ വന്ന സ്ഥലത്തേക്ക് മടങ്ങുക, എന്ന് പറയുന്നത് വരെ: അത് തിരിച്ചെത്തി അവിടെ നിന്ന് ഉയര്‍ന്നുവരുന്നു, അത് (സാധാരണ രീതിയില്‍) തെന്നിമാറുന്നു, ആളുകള്‍ക്ക് ഒന്നും മനസ്സിലാകുകയില്ല. അത് സിംഹാസനത്തിന്‍ കീഴിലുള്ള വിശ്രമസ്ഥലത്ത് എത്തുമ്പോള്‍ അതിനോട് പറയപ്പെടും: എഴുന്നേറ്റ് നിങ്ങള്‍ അസ്തമിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തുകടക്കുക, അത് അസ്തമിക്കുന്ന സ്ഥലത്ത് നിന്ന് ഉയരും. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. അത് എപ്പോള്‍ സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? മുമ്പ് വിശ്വസിക്കാത്ത അല്ലെങ്കില്‍ വിശ്വാസത്തില്‍ നിന്ന് പ്രയോജനം നേടാത്ത ഒരാള്‍ക്ക് വിശ്വാസം പ്രയോജനം ചെയ്യാത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. (ഹദീസ് – സഹീഹ് മുസ്ലിം 1:297) പിശാചുക്കളെ എറിയാനുള്ള മിസൈലുകളാണ് നക്ഷത്രങ്ങള്‍ ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിയാനുള്ള ആയുധങ്ങളാക്കിയിരിക്കുന്നു (ഖുര്‍ആന്‍ 67: 5). ഭൂമിയേക്കാള്‍ ആയിരക്കണക്കിനു മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങളും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതിനുശേഷം തിളങ്ങുന്ന ചെറിയ പാറക്കഷ്ണങ്ങളായ ഉല്‍ക്കാശിലകളും തമ്മിലുള്ള വ്യത്യാസം ഖുര്‍ആനില്‍ സൂചിപ്പിക്കുന്നില്ല. ഉല്‍ക്കാശിലകള്‍ ആകാശത്തുടനീളം പാറിനടക്കുന്ന നക്ഷത്രങ്ങളെപ്പോലെ കാണപ്പെടുന്നതിനാല്‍ പല പൗരാണികരെയും ഇവ രണ്ടും ആശയക്കുഴപ്പത്തിലാക്കി; അതുകൊണ്ടാണ് പലപ്പോഴും ഷൂട്ടിംഗ് നക്ഷത്രങ്ങള്‍ അല്ലെങ്കില്‍ വീഴുന്ന നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്നത്. പിശാചുക്കളെ തുരത്താന്‍ അല്ലാഹു നക്ഷത്രങ്ങളെ മിസൈലുകളായി ഉപയോഗിക്കുന്നുവെന്ന് ഖുര്‍ആന്‍ തുടര്‍ന്ന് അവകാശപ്പെടുന്നു. ഖുര്‍ആന്‍ രചിച്ച കാലത്തെ ഒരു അറബ് ഐതിഹ്യം ഇവിടെ ആവര്‍ത്തിച്ചിരിക്കയാണ്. ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നു ചന്ദ്രനെ അതില്‍ ഒരു പ്രകാശമാക്കുകയും, സൂര്യനെ ഒരു വിളക്കാക്കുകയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍ 71:16). ചന്ദ്രന്‍ സ്വയം പ്രകാശം പുറപ്പെടുവിക്കുന്നില്ല, മറിച്ച് സൂര്യനില്‍ നിന്ന് വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രന്‍ ഒരു ‘വെളിച്ചം’ ആണെന്ന് പറയുന്ന ഈ ഖുര്‍ആനിക സൂക്തത്തില്‍ പ്രതിഫലിക്കുന്നത് എന്ന് സൂചിപ്പിക്കുന്നില്ല. പകരം സ്വയം പ്രകാശം പുറപ്പെടുവിക്കുന്നത് എന്ന സൂചനയില്‍ ‘നൂര്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അബൂഹുറൈ റ യുടെ നിവേദനം: നബി(സ) പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ സൂര്യനും ചന്ദ്രനും പ്രകാശം നഷ്ടപ്പെട്ട് ചുരുണ്ടു പോകും (സ്വഹീഹ് ബുഖാരി 4:54:422). മേല്‍ കൊടുത്ത ഹദീസും സൂചിപ്പിക്കുന്നു, ചന്ദ്രന്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്ന വസ്തുവാണെന്ന്. പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ ഏഴ് ? ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന് അല്ലാഹുവാകുന്നു. (ഖുര്‍ആന്‍ 65:12) ഏഴ് ഗ്രഹങ്ങളുണ്ടെന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത് . എന്നാല്‍, ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, എട്ട് സാധാരണ ഗ്രഹങ്ങളും അഞ്ച് കുള്ളന്‍ ഗ്രഹങ്ങളും ഉണ്ട്. അങ്ങിനെ നമ്മുടെ സൗരയൂഥത്തില്‍ മൊത്തം പതിമൂന്നു ഗ്രഹങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ആധുനിക ജ്യോതിശാസ്ത്രം മറ്റ് സൗരയൂഥങ്ങളില്‍ നൂറുകണക്കിന് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്, പ്രപഞ്ചത്തില്‍ നൂറുകണക്കിന് ശതകോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടെന്ന് പ്രപഞ്ചശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. നക്ഷത്രങ്ങള്‍ ഏറ്റവും താഴെയുള്ള ആകാശത്തില്‍ സ്ഥിതിചെയ്യുന്നു തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. (ഖുര്‍ആന്‍ 37:6) നക്ഷത്രങ്ങള്‍ പ്രപഞ്ചത്തിലുടനീളം വ്യാപിച്ചിരിക്കുന്നു, ‘ഏറ്റവും താഴെയുള്ള ആകാശമോ’ പാളിയോ പോലുള്ള ഒരു സംഗതിയില്ല. ഏഴ് ആകാശങ്ങള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി ക്രമീകരിച്ചിരിക്കുന്നു വെന്ന ഖുര്‍ആന്‍ 71:15 വചനത്തിന്ന് അനുസൃതമാണ് ഈ വാക്യം. ആകാശം ഒരു കൂടാരം/താഴികക്കുടം? അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിര്‍ത്തിയവന്‍ (ഖുര്‍ആന്‍ 13: 2). അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിരിപ്പാക്കിത്തന്നവന്‍ (ഖുര്‍ആന്‍ 2: 22) . ആകാശം തൂണുകള്‍ കൊണ്ട് ഉയര്‍ത്തി നിര്‍ത്തിയതാണ് എന്നായിരുന്നു ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു മിഥ്യാധാരണ. അറേബ്യയില്‍ താമസിക്കുന്ന പല നടോടികളും അവര്‍ ഉപയോഗിച്ചിരുന്ന കൂടാരങ്ങള്‍ക്ക് സമാനമായി ഒരു വലിയ കൂടാരം മൂടിയിരിക്കുന്ന ആകാശത്തെ സങ്കല്‍പ്പിച്ചു. ഭൂമിക്ക് മുകളില്‍ ആകാശം ‘ഉയര്‍ത്തപ്പെട്ടിരിക്കുന്നു’ എന്ന് വിവരിച്ചുകൊണ്ട് ഖുര്‍ആനില്‍ ഈ മിഥ്യാധാരണ ആവര്‍ത്തിച്ചിരിക്കുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ നിന്ന് ശുക്ലം ഉത്ഭവിക്കുന്നു! നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് സ്രവിക്കുന്ന ഒരു ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഖുര്‍ആന്‍ 86: 6, 7) ഖുര്‍ആനിലും ഹദീസിലും ശാരീരിക ദ്രാവകങ്ങളെക്കുറിച്ചും മനുഷ്യഭ്രൂണത്തിന്റെ വികാസ ഘട്ടങ്ങളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. ഈ വിവരണങ്ങളില്‍ പലതും അവ്യക്തവും അശാസ്ത്രീയവുമാണ്. അവ യഹൂദരുടെ തല്‍മൂദില്‍ കാണപ്പെടുന്ന സമാനമായ വിവരണങ്ങളോടും ഗാലന്‍ പോലുള്ള പുരാതന ഗ്രീക്കുകാരുടെ ആശയങ്ങളോടും അവരുടെ പിശകുകള്‍ ഉള്‍പ്പെടെ, മിക്കവയും ശ്രദ്ധേയമായ സാദൃശ്യം പുലര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ നട്ടെല്ലിനും വാരിയെല്ലിനും ഇടയിലല്ലാത്ത പെല്‍വിക് മേഖലയില്‍ നിന്നുള്ള വൃഷണങ്ങളില്‍ നിന്നാണ് ശുക്ലം വരുന്നതെന്ന് ഇന്ന് നമുക്കറിയാം.. ഒരു തുള്ളി ശുക്ലത്തില്‍ നിന്നാണ് ഭ്രൂണം രൂപപ്പെടുന്നത് ഏതൊരു വസ്തുവില്‍ നിന്നാണ് അവനെ അവന്‍ സൃഷ്ടിച്ചത്? ഒരു തുള്ളി വിത്തില്‍ നിന്ന് അവന്‍ അവനെ സൃഷ്ടിക്കുകയും അവനെ സംവിധാനിക്കുകയും ചെയ്യുന്നു. (ഖുര്‍ആന്‍ 80:18-19) പുരുഷനില്‍ നിന്ന് (ഒരുപക്ഷേ സ്ത്രീയില്‍ നിന്നും) ഉള്ള ദ്രാവകത്തില്‍ നിന്ന് ഒരു മനുഷ്യ ഭ്രൂണം രൂപപ്പെടുന്നതിനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു. ഗര്‍ഭപാത്രത്തില്‍ സംഭരിച്ചിരിക്കുന്ന ശുക്ലത്തില്‍ നിന്നാണ് ഭ്രൂണം രൂപപ്പെടുന്നത് എന്ന സമകാലികവും എന്നാല്‍ തെറ്റായതുമായ കാഴ്ചപ്പാടിനെ ഇത് പ്രതിഫലിപ്പിക്കുന്നു. വാസ്തവത്തില്‍, ബീജകോശങ്ങളുടെ വാഹനമാണ് ശുക്ലം, അതിലൊന്ന് ഒരു സ്ത്രീയുടെ ഫാലോപിയന്‍ ട്യൂബില്‍ അവളുടെ അണ്ഡവുമായി കൂടിച്ചേരുന്നു, തല്‍ഫലമായുണ്ടാകുന്ന കോശം വിഭജിക്കുകയും ഇംപ്ലാന്റേഷനായി ഗര്‍ഭപാത്രത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. പെണ്‍ അണ്ഡാശയത്തെ കുറിച്ച് പരാമര്‍ശമില്ല കൂടിച്ചേര്‍ന്ന ഒരു ബീജകണത്തില്‍ നിന്ന് തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവനെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. അങ്ങനെ അവന് നാം കേള്‍വിയും കാഴ്ചകയും നല്‍കി. (ഖുര്‍ആന്‍ 76:2) സ്രവിക്കപ്പെടുന്ന ഒരു ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഖുര്‍ആന്‍ 86:6). ഖുര്‍ആന്റെ രചയിതാവ് മനുഷ്യ പുനരുല്‍പ്പാദനത്തില്‍ അണ്ഡത്തിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല, അതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് തോന്നുന്നു. മനുഷ്യവര്‍ഗത്തിന്റെ പ്രത്യുല്‍പ്പാദനത്തില്‍ അണ്ഡത്തിന്റെ പ്രധാന പങ്ക് പരാമര്‍ശിക്കുന്നതില്‍ ഈ വാക്യം പരാജയപ്പെടുന്നു പ്രത്യുല്‍പാദനം പുരുഷ ശുക്ലം മാത്രമാണ് ഉണ്ടാക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. മനുഷ്യ അണ്ഡം വളരെ ചെറുതാണ്, മനുഷ്യന്റെ കണ്ണിന് ദൃശ്യമാണെങ്കിലും, അതിന്റെ ഉദ്ദേശ്യം 7-ാം നൂറ്റാണ്ടില്‍ മനസ്സിലാക്കിയിരുന്നില്ല. മുഹമ്മദ് ചിറകുള്ള കുതിരപ്പുറത്ത് സ്വര്‍ഗത്തിലേക്ക് പറന്നു തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- രാത്രിയില്‍ യാത്രയാക്കിയവന്‍ എത്ര പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഖുര്‍ആന്‍ 17:1) മക്കയില്‍ നിന്ന് ഏറ്റവും ദൂരെയുള്ള പള്ളിയിലേക്ക് ഒട്ടകത്തില്‍ യാത്ര ചെയ്യാന്‍ ഒരാഴ്ച സമയമെടുത്തു. എന്നാല്‍ ബുറാഖ് എന്നറിയപ്പെടുന്ന മാന്ത്രിക ചിറകുള്ള ഒരു കുതിര മിനിറ്റുകള്‍ക്കുള്ളില്‍ സമാനമായ ദൂരം സഞ്ചരിച്ചുവെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. അത്തരം ഒരു ജീവിയും ഒരിക്കലും യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, അത് ഐതിഹ്യങ്ങളിലും പുരാണങ്ങളിലും മാത്രമേ നിലനില്‍ക്കുള്ളൂ. ശരീരഭാഗങ്ങള്‍ സംസാരിക്കുക! അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കുന്ന ദിവസം (ഖുര്‍ആന്‍ 24:24). നാഡീവ്യൂഹത്തിലൂടെ വൈദ്യുത സിഗ്‌നല്‍ കൈമാറുന്ന തലച്ചോറാണ് മനുഷ്യന്റെ അവയവങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ അവയവങ്ങള്‍ക്ക് വ്യക്തിക്കെതിരെ സംസാരിക്കാനും സാക്ഷ്യം വഹിക്കാനും കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നു, അവയ്ക്ക് സ്വന്തമായി ശബ്ദമോ ഓര്‍മ്മയോ മനസ്സോ ഇല്ലെങ്കിലും. അല്ലാഹുവിന് കണക്കില്‍ പിശക് പറ്റി ഖുര്‍ആന്‍ 4: 11, 4: 12, 4:176 എന്നീ വചനങ്ങളിലാണ് പ്രധാനമായും ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ അവകാശികളുടെ തരവും എണ്ണവും ഓഹരിക്രമവും മാറിയിരിക്കും. പലപ്പോഴും അതനുസരിച്ചു അവകാശങ്ങള്‍ വീതിച്ചു കൊടുക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ചിലപ്പോള്‍ ആകെ സ്വത്തു പോരാതെ വരികയോ മറ്റ് ചിലപ്പോള്‍ വിതരണത്തിന്നു ശേഷം ബാക്കി വരികയോ ചെയ്യുന്നു. അവകാശികള്‍ക്ക് അവരുടെ അര്‍ഹത പ്രകാരമുള്ള പോയിന്റുകള്‍ നിര്‍ണയിക്കുകയും എല്ലാവര്‍ക്കും കൂടെയുള്ള ആകെ പോയിന്റുകള്‍ കണക്കാക്കിയ ശേഷം മൊത്തം സ്വത്തിനെ ആകെ പോയിന്റ് എണ്ണം കൊണ്ട് ഹരിക്കുകയും തുടര്‍ന്ന് വിവിധ അവകാശികള്‍ക്ക് അവരവരുടെ മൊത്തം പോയിന്റ് അനുസരിച്ചു വിതരണം ചെയ്യുകയുമാണ് ഇതിനു ഏക പോംവഴി. പക്ഷെ ഖുര്‍ആനിന്റെ ഗ്രന്ഥകര്‍ത്താവിന് അങ്ങനെ ഒരു ബുദ്ധി തോന്നിയില്ല. ഉദാഹരണം ശ്രദ്ധിക്കുക. ഭാര്യ : 1/8 = 3/24, പെണ്‍മക്കള്‍ : 2/3 = 16/24, പിതാവ് : 1/6 = 4/24, മാതാവ് : 1/6 = 4/24, ആകെ : 27/24=1.125 ആകെ 24/24 ആവേണ്ടതിന്നു പകരം 27/24 വരുന്നു. 3/24 ന്റെ പോരായ്മ വരുന്നു. ഈ തെറ്റ് സാധാരണ രീതിയില്‍ പരിഹരിക്കാവുന്നതല്ല. സ്ത്രീകള്‍ക്ക് ബുദ്ധിശക്തിയുടെ അപര്യാപ്തതയുണ്ട് അബൂ സഈദില്‍ ഖുദ്രി പറയുന്നു: നബി(സ)പറഞ്ഞു: ‘സ്ത്രീയുടെ സാക്ഷി ഒരു പുരുഷന്റെ പകുതിക്ക് തുല്യമല്ലേ?’ ആ സ്ത്രീകള്‍ പറഞ്ഞു, ‘അതെ.’ അദ്ദേഹം പറഞ്ഞു, ‘ഇത് സ്ത്രീയുടെ മനസ്സിന്റെ അപര്യാപ്തത മൂലമാണ്.’ (സ്വഹീഹ് ബുഖാരി 3:48:826) സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ബുദ്ധി കുറവാണെന്ന് ഹദീസ് പറയുന്നു. തോട്ടത്തിലെ ഹവ്വായുടെ അതിക്രമങ്ങള്‍ക്കും ഭര്‍ത്താവിനെ വഞ്ചിച്ചതിനും ശിക്ഷയായി അല്ലാഹു സ്ത്രീകളെ ആര്‍ത്തവമുള്ളവരാക്കാനും ഗര്‍ഭധാരണം അനുഭവിക്കാനും ബുദ്ധിശക്തി നഷ്ടപ്പെടാനും തീരുമാനിച്ചു. എന്നിരുന്നാലും, ആധുനിക ശാസ്ത്രം സ്ത്രീകളുടെ ബുദ്ധിശക്തിയില്‍ അത്തരം സാര്‍വത്രികമായ ഒരു കുറവും വെളിപ്പെടുത്തിയിട്ടില്ല. പകര്‍ച്ചവ്യാധികള്‍ ഇല്ല ഇബ്‌നു മസൂദ് ഇങ്ങനെ വിവരിക്കുന്നു: ‘അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട് പറഞ്ഞു: ‘ഒരു കാര്യം മറ്റൊന്നിനെ ബാധിക്കുന്നില്ല.’ അപ്പോള്‍ ഒരു നാടോടി (അഅ് റാബി) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഒരു ഒട്ടകത്തിന്നു ത്വക്ക് രോഗം ബാധിക്കുകയും നാം അതിനെ ഒട്ടകങ്ങളുടെ വിശ്രമസ്ഥലത്ത് വിടുകയും ചെയ്താല്‍, എല്ലാ ഒട്ടകങ്ങള്‍ക്കും ത്വക്ക് രോഗം വരില്ലേ? അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ആരാണ് ആദ്യത്തെ ഒട്ടകത്തിന്നു ത്വക്ക് രോഗം കൊടുത്തത്? രോഗപ്പകര്‍ച്ചയും ദുശ്ശകുനവും ഇല്ല. അല്ലാഹുവാണ് ഓരോ ആത്മാവിനെയും സൃഷ്ടിച്ചത്. അങ്ങനെ അവന്റെ ജീവിതവും ഉപജീവനവും കഷ്ടപ്പാടുകളും അവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ജാമിഉത്തിര്‍മിദി 4:30:2143) ‘ഗര്‍ഭപാത്രത്തില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല’ തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെ പറ്റിയുള്ള അറിവ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുകയെന്നു ഒരാളും അറിയുകയില്ല. താന്‍ ഏതു നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനി യുമാകുന്നു(ഖുര്‍ആന്‍ 31: 34). ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അദൃശ്യജ്ഞാനത്തിന്റെ താക്കോലുകള്‍ അഞ്ചാണ്, അത് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. ഗര്‍ഭാശയത്തിലുള്ളത് എന്താണെന്ന് ആര്‍ക്കും അറിയില്ല. നാളെ അവന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. അവന്‍ ഏത് സ്ഥലത്ത് വച്ച് മരിക്കുമെന്ന് ആര്‍ക്കും അറിയില്ല. എപ്പോഴാണ് മഴ പെയ്യുകയെന്ന് ആര്‍ക്കും അറിയില്ല. (ഹദീസ് – സ്വഹീഹ് ബുഖാരി 2:17:149) ‘ഗര്‍ഭപാത്രത്തിലുള്ളത് ആര്‍ക്കും അറിയില്ല’ എന്നാണ് മേല്‍ കൊടുത്ത ഖുര്‍ആന്‍ വചനത്തിലും നബി വചനത്തിലും (ഹദീസിലും) പറയുന്നത്. എന്നിരുന്നാലും, ആധുനിക സാങ്കേതികവിദ്യ, ഗര്‍ഭപാത്രത്തെ വളരെ വിശദമായി പരിശോധിക്കാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കുന്നു. കരിഞ്ജീരകം സര്‍വ്വ രോഗങ്ങള്‍ക്കും ഔഷധമാകുന്നു കരിഞ്ജീരകം സ്ഥിരമായി ഉപയോഗിക്കുക. കാരണം അതില്‍ മരണം ഒഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ട് (ഹദീസ് – സഹീഹ് ബുഖാരി 7:71:592). ഇത്തരം ഒരു സര്‍വ്വരോഗവിനാശിനി ഉണ്ടെങ്കില്‍ രോഗികള്‍ക്ക് എന്ത് ആശ്വാസമാകുമായിരുന്നു? ഈച്ചയുടെ ചിറകിന് രോഗം ഭേദമാക്കാന്‍ കഴിയും പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങളില്‍ ആരുടെയെങ്കിലും പാനീയത്തില്‍ ഒരു ഈച്ച വീണാല്‍, അവന്‍ അതിനെ (പാനീയത്തില്‍) മുക്കി പുറത്തു കളയണം, കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറ്റേതില്‍ രോഗത്തിനുള്ള ഔഷധവുമാണ്. (ഹദീസ്-സ്വഹീഹ് ബുഖാരി 4:54:537) ഇക്കാലത്തു ഏതെങ്കിലും ഒരു ഇസ്ലാം മത വിശ്വാസി ഇങ്ങനെ ചെയ്യുമോ ? 20. കൃഷ്ണശില (കഅബയിലെ ഹജറുല്‍ അസ്വദ് – The Black Stone ) യുടെ കറുപ്പ് നിറം മനുഷ്യരാശിയുടെ പാപം കാരണം. ഇബ്‌നു അബ്ബാസ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘ഹജറുല്‍ അസ് വദ് (കറുത്ത കല്ല് ) സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി, അപ്പോള്‍ അത് പാലിനേക്കാള്‍ വെളുത്തതായിരുന്നു, പിന്നീട് ആദം സന്തതികളുടെ പാപങ്ങളാല്‍ അതിന്റെ നിറം കറുപ്പായി മാറി.’ (ജാമി അല്‍ തിര്‍മിദി വാല്യം. 2, പുസ്തകം 4, ഹദീസ് 877) അവ്യക്തതകളും പരസ്പര വൈരുധ്യങ്ങളും മനുഷ്യനെ സൃഷ്ടിച്ചത് എന്തില്‍ നിന്നാണ്? 1. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് രക്തക്കട്ടയില്‍ നിന്നാണ് (96:2). 2. മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍ നിന്നും, ചെളി പാകപ്പെടുത്തിയുണ്ടാ ക്കിയതില്‍ നിന്നും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു (15:26). 3. ആദമിനെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് ഉണ്ടാകൂ എന്ന് അവന്‍ പറഞ്ഞു. അവനുണ്ടായിരുന്നു (3:59). 4. മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; നാം അവനെ മുമ്പ് ഒന്നുമല്ലാത്തതില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയതാണെന്ന് ? (19:67) 5. മനുഷ്യനെ അവന്‍ ഒരു ശുക്ലത്തുള്ളിയില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (16:4). അപ്പോള്‍, ശരിക്കും എന്ത് വസ്തുവില്‍ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്? രക്തക്കട്ടയില്‍ നിന്നാണോ, മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍ നിന്നാണോ, ചെളി പാകപ്പെടുത്തിയുണ്ടാക്കിയതില്‍ നിന്നാണോ, മണ്ണില്‍ നിന്നാണോ, ഒന്നുമില്ലായ്മയില്‍ നിന്നാണോ, ശുക്ലത്തുള്ളിയില്‍ നിന്നാണോ.? ഇതാണ് ഇസ്ലാമിക മൂല ഗ്രന്ഥങ്ങളുടെ അവസ്ഥ. സൂക്ഷിച്ചു പരിശോധിക്കുന്നതിനനുസരിച്ചു കൂടുതല്‍ കൂടുതല്‍ തെറ്റുകളും അപാകതകളും വൈരുദ്ധ്യങ്ങളും കണ്ടുകൊണ്ടേയിരിക്കും. അപ്പോള്‍ സാധാരണ വിശ്വാസികള്‍ എന്ത് ചെയ്യണം? ഒരു ബദ്ധപ്പാടും വേണ്ട. ഇതൊക്കെ സാധാരണമാണ്. ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിന്റെയും അവയുടെ രചയിതാക്കളുടെയും പ്രത്യേകതകളും ദൗര്‍ബല്യങ്ങളുമെല്ലാം അവയില്‍ പ്രതിഫലിക്കാതിരിക്കില്ല. മതത്തിന്റെ സനാതന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സൗമനസ്യത്തോടെ, സംയമനത്തോടെ, സമാധാനത്തോടെ, ജീവിക്കുക. എന്ത് തന്നെയായാലും ഇസ്ലാം ഒരു ഉത്തമ ആദര്‍ശവും മാര്‍ഗ്ഗദര്‍ശനവുമാണ്. കാലഘട്ടത്തിനനുസരിച്ചു നീക്കുപോക്കുകള്‍ നടത്താനും പരിഷ്‌കരിക്കാനും വിശ്വാസികള്‍ തയ്യാറാവണം. അല്ലെങ്കില്‍ ഫലത്തില്‍ അവര്‍ തന്നെയാവും ഈ മതത്തിനെ നിന്ദിക്കുന്നതും അതിനെ ലോകമനസ്സാക്ഷിയുടെ മുമ്പില്‍ മോശമായി ചിത്രീകരിക്കുന്നതും. ആരാണ് പ്രവാചകനെ നിന്ദിക്കുന്നത്? മുഹമ്മദ് റസൂല്‍ മാനവരില്‍ മഹോന്നതന്‍, ഇസ്ലാം ഒരേ ഒരു സത്യ മതം എന്നൊക്കെ വിളിച്ചു പറഞ്ഞു അന്യമതസ്തരെ ബഹുമാനിക്കാന്‍ മിനക്കെടാത്തവര്‍ക്കു ബഹുമാനം തിരിച്ചു കിട്ടുമോ? ഒരാള്‍ തന്റെ പിതാവ് മാന്യനാണ് മാന്യനാണ് എന്ന് പറഞ്ഞു കൊണ്ടേയിരുന്നാല്‍ കുറെ കഴിഞ്ഞു അത് കേട്ടു മടുത്തവര്‍ സഹികെട്ടു പറയില്ലേ, അല്ല, അല്ല, അയാള്‍ അത്ര മാന്യനായിരുന്നില്ല എന്ന്? കുറെ ദശകങ്ങളായി ലോകത്ത് ഇസ്ലാമിനെ പ്രവാചകന്റെയും അദ്ദേഹത്തിന്റെ തൊട്ടടുത്ത തലമുറയിലെയും അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട്. സലഫിസവും മൗദൂദിസവും ഇസ്ലാമിക് ബ്രദര്‍ഹുഡും മറ്റു തീവ്ര സംഘടനകളും ഏറെ ശക്തിപ്രാപിച്ച് അവരുടെ ലക്ഷ്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ഇസ്ലാമിന്റെ അന്തസ്സ് കളഞ്ഞു കുളിക്കുകയാണ്. മുസ്ലിം ജനസാമാന്യം അത് മനസ്സിലാക്കി സലഫീ കാലഘട്ടത്തിനു പകരം ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുക എന്നതാണ് ഏക പോംവഴി. അങ്ങിനെ ഇസ്ലാമിന്റെ അന്തസ്സ് ഉയരട്ടെ. Tags: IslamistIslam Share9TweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related Posts ഗീതാഭാരതദര്‍ശനം തുടരേണ്ട നവോത്ഥാനം (ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? 3) ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…! ദൈവം തെയ്യമാകുമ്പോള്‍ ഹിന്ദുവല്ലാതാകുന്നതെങ്ങനെ…? ആചാര വൈവിദ്ധ്യം കരുത്ത് (ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? -2) ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? Kesari Shop കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500 RSS in Kerala: Saga of a Struggle ₹500 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250 Follow @KesariWeekly Latest റാവു തുലാ റാം കുരിശുയുദ്ധം വിഴിഞ്ഞത്തു വേണ്ട…! മദനൻ സാറും അടപ്പൂരച്ചനും പ്രൊഫ. യശ്വന്ത് റാവു കേൾകര്‍ ഡോ. ബി. ആർ. അംബേദ്കർ മഹര്‍ഷി അരവിന്ദന്‍ ഖുദിറാം ബോസ് കേരളമെന്ന കുരുതിക്കളം നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ Load More മേൽവിലാസം പി.ബി. നമ്പര്‍: 616 59/5944F9 കേസരി ഭവൻ മാധവന്‍ നായര്‍ റോഡ്‌ ചാലപ്പുറം പോസ്റ്റ് കോഴിക്കോട് 673 002 Phone: 0495 2300444, 2300477 Email: [email protected] കേസരിയെ കുറിച്ച് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
ബാർട്ടൻ ഹീൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന ആഗ്നേയ ഫെസ്റ്റിവലിൽ ഗായിക അഭയ ഹിരണ്മയി പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈ കഴിഞ്ഞ ദിവസം ഒരുപാട് വൈറലായിരുന്നു. ബോളിവുഡ് ഗായകൻ ഫർഹാൻ അക്തറിന്റെ ... Read More Film News ‘തൂവെള്ള ഗൗണിൽ ഹോട്ട് ലുക്കിൽ ഗായിക അഭയ, കാണികളെ ഇളക്കിമറിച്ച് താരം..’ – ഫോട്ടോസ് വൈറൽ Swathy- June 6, 2022 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് ഗായിക അഭയ ഹിരണ്മയിയുടേത്. സ്വകാര്യ ജീവിതത്തിൽ നടന്ന ഒരു സംഭവമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുള്ളവരുടെ ചർച്ചകളും വാർത്തകളുമെല്ലാം കൊണ്ട് അഭയയുടെ പേര് ... Read More Film News ‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി പ്രിയ വാര്യർ, ഫോർ ഇയേഴ്സിലെ പുതിയ ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ Film News ‘പന്ത്രണ്ട് കൊല്ലം ഒപ്പം ജീവിച്ച അഭയയെ കുറിച്ച് ഒരു ദുഖവും ഇല്ലല്ലോ..’ – കമന്റ് ഇട്ടവന് മറുപടി കൊടുത്ത് ഗോപി സുന്ദർ
രാജ്യാന്തര ചലചിത്രമേളയിൽ മലയാള സിനിമകൾ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി പരസ്യമായി തർക്കിച്ച് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനും ചലചിത്ര അക്കാദമി ചെയർമൻ കമലും. കേരളത്തിലെ തിയേറ്ററുകളിൽ വിജയിച്ച ചിത്രങ്ങൾ കുത്തിനിറച്ച് ഫെസ്റ്റിവല്‍ നടത്തേണ്ടതില്ലെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം. 2/ 9 "തിയേറ്ററുകളിൽ സാമ്പത്തിക വിജയം നേടിയ മലയാള ചിത്രങ്ങളാണ് ഇത്തവണ കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് വീണ്ടും അക്കാദമി രണ്ട് ലക്ഷം രൂപ ധനസഹായം നൽകേണ്ടതില്ല. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കണം. കേരള പ്രീമിയർ നടപ്പാക്കിയാൽ മികച്ച മലയാള ചിത്രങ്ങളെ കണ്ടെത്താനാകും"- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അവാർഡുകളുടെ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 3/ 9 അടൂർ ചെയർമാനായിരുന്നപ്പോഴും തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കമലിന്റെ മറുപടി. സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ ലഭിക്കുന്നില്ലെന്നും ഇത്തവണത്തേത് മികച്ച സെലക്ഷൻ കമ്മിറ്റിയാണെന്നും കമൽ പറഞ്ഞു. അവർ തെരഞ്ഞെടുക്കുന്ന സിനിമകളിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4/ 9 ഇതോടെ കൂടുതൽ വിമർശനവുമായി അടൂരും രംഗത്തെത്തി. താൻ അവസാനം കണ്ട സിനിമ വളരെ മോശമാണെന്നും, ആരാണ് അത്തരം സിനിമകൾ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സെലക്ഷൻ കമ്മിറ്റിയിൽ ആളെ കിട്ടാനില്ലെങ്കിൻ താൻ നൽകാമെന്നും അടൂർ തിരിച്ചടിച്ചു 5/ 9 ഇതോടെ തർക്കും കടുത്തു. അടൂരിന്റെ കൊടിയേറ്റം 100 ദിവസം തീയറ്ററിൽ ഓടിയ സിനിമയാണ്. അത്തരം സിനിമകൾ മേളയിൽ വേണ്ടെന്നാണോ പറയുന്നതെന്ന ചോദ്യവുമായി കമൽ രംഗത്തെത്തി.. 6/ 9 ഗോവയിൽ പുരസ്കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും ഇവിടെ പുരസ്കാരം നൽകരുതെന്ന് ആരെങ്കിലും പറയുമോ. കഴിഞ്ഞ വർഷം മേള പരിഷ്കരിക്കാൻ സംവിധായകൻ ബിജു അടങ്ങുന്ന സബ് കമ്മിറ്റി നൽകിയിട്ടുള്ള നിർദ്ദേശങ്ങളാണ് ഇത്തവണ നടപ്പാക്കിയതെന്നും കമൽ പറഞ്ഞു. 7/ 9 ഇതോടെ ഡോക്ടർ ബിജു എതിർപ്പുമായി എഴുന്നേറ്റു. തന്റെ നിർദ്ദേശങ്ങളിൽ പ്രധാനം കേരള പ്രീമിയർ നടപ്പാക്കുകയെന്നതായിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പാക്കിയില. ഇത്തവണനടപ്പാക്കുമെന്നതായിരുന്നു കമലിന്റെ വാഗ്ദാനമെന്നും ബിജു പറഞ്ഞു. 8/ 9 വിമർശനങ്ങൾ കടുത്തതോടെ കമലിന് പിന്തുണയുമായ് ബീനപോൾ രംഗത്തെത്തി. പ്രീമിയർ നടപ്പാക്കുക പ്രായോഗികമല്ലെന്നായിരുന്നു ബീനപോളിന്റെ ന്യായീകരണം. വലിയ സാമ്പത്തിക ബാധ്യത വരുമെന്നും നിർമ്മാതാവിനോട് തിയേറ്ററിൽ റിലീസിന് അവസരം ലഭിച്ചാലും മേളയ്ക്കു വേണ്ടി കാത്തിരിക്കണമെന്ന് പറയാനാകില്ലെന്നും അവർ പറഞ്ഞു. ഇതോടെ ഡോ. ബിജുവും ബീനാപോളുംപരസ്യമായി തർക്കിക്കുന്ന സാഹചര്യവുമുണ്ടായി. 9/ 9 അതേസമയം ഡെലിഗേറ്റുകളുടെയും സിനിമ പ്രവർത്തകരുടെയും പിന്തുണ അടൂരിനും ബിജുവിനുമായിരുന്നു. ഫോട്ടോ ... ... ... തത്സമയ വാര്‍ത്തകള്‍ ... ... ... ... ... LIVE TV വിഭാഗം Kerala Nattu Varthamanam Films Gulf Sports life ഫോട്ടോ വീഡിയോ LIVE TV RSS Sitemap തത്സമയ വാര്‍ത്തകള്‍ 'പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി': കെ ടി ജലീൽ 'വിഴിഞ്ഞത്തേത് ആസൂത്രിത ആക്രമണം'; സമരാനുകൂലികൾ കാലടിച്ചൊടിച്ച എസ്ഐ പറയുന്നു മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ബൈക്ക് ടാക്സി ഡ്രൈവറടക്കം മൂന്നു പേർ ബെംഗളൂരുവിൽ അറസ്റ്റിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐക്ക് സസ്പെൻഷൻ; കുടുംബസുഹൃത്തിനേയും പീഡിപ്പിച്ചതായി പരാതി ഞങ്ങളെക്കുറിച്ച് ആശയവിനിമയത്തിന് സ്വകാര്യതാ നയം സ്വകാര്യതാ നയം സൈറ്റ് മാപ്പ് NETWORK 18 SITES News18 India CricketNext News18 States Bangla News Gujarati News Urdu News Marathi News TopperLearning Moneycontrol Firstpost CompareIndia History India MTV India In.com Burrp Clear Study Doubts CAprep18 Education Franchisee Opportunity CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിൽ രണ്ടിന് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ സന്ദർശനത്തിനെത്തുന്നത്. ഇസ്രായേലും, ഇന്ത്യയും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യയിലെ ജൂത സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നവീകരണം, സമ്പദ് വ്യവസ്ഥ, ഗവേഷണം, വികസനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യും. കഴിഞ്ഞ ഒക്ടോബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന യുഎൻ കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ വേദിയിലാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. അവിടെ വെച്ചാണ് മോദി ബെന്നറ്റിനെ ഇന്ത്യയിലേയ്‌ക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്. Tags: prime minister narendra modiIsrael PM Naftali Bennettinvitation ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ഗോവൻ മണ്ണിൽ ഐഎസ്എൽ കലാശപ്പോര്: കേരള ബ്ലാസ്‌റ്റേഴ്‌സും- ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ Next Post പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് More News from this section ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം;ഡിവൈഎസ്പിയുടെ പ്രമോഷൻ തടഞ്ഞു ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച ജവാന്റെ മക്കൾക്കൊപ്പം സെൽഫി എടുത്ത് രാം ചരൺ; കയ്യടിച്ച് സോഷ്യൽ മീഡിയ കോടികളുടെ തട്ടിപ്പ്; ഒളിവിൽ പോയ ചൈനീസ് പൗരൻ അറസ്റ്റിൽ ഭക്ഷണവും ഊർജ്ജവും സുപ്രധാന വെല്ലുവിളി; ജി20 ഷേർപ്പകൾ നടത്തിയത് തീപിടിപ്പിക്കുന്ന ചർച്ചകളെന്ന് അമിതാഭ് കാന്ത് യുവതിയെ കൊലപ്പെടുത്തിയെന്ന് കേസ് , യുവാവ് അനുഭവിച്ചത് 7 വർഷത്തെ ജയിൽ ശിക്ഷ ; കൊല്ലപ്പെട്ടെന്ന് പറഞ്ഞ യുവതിയെ ഭർത്താവിനും മക്കൾക്കുമൊപ്പം കണ്ടെത്തി ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി; നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര പുരോഹിതൻ Load More Latest News സ്പാനിഷ് കാളക്കൂറ്റന്മാരെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ ; പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം 3-0ന് കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായി; സർക്കാർ ഉത്തരവിറക്കി സ്പീക്കറുടെ ചെയറിലിരുന്ന് നിയമസഭാ നടപടികൾ നിയന്ത്രിച്ച് കെകെ രമ; അഭിമാന നിമിഷം ടിപിക്ക് സമർപ്പിക്കുന്നുവെന്നും വടകര എംഎൽഎ പാക് അധീന കശ്മീരിലെ പ്രധാനമന്ത്രിയെ അവഹേളിച്ചു; തെരുവിലിറങ്ങി ജനങ്ങൾ; ഷെഹബാസ് ഷെരീഫിനെ കത്തിക്കുമെന്ന് ഭീഷണി
പിറകിൽ നിൽക്കുന്ന ഇക്കാക്കയുടെ നിശ്വാസം കേട്ടു. പിന്നിലൂടെ വന്ന് ഇക്ക എന്റെ കുണ്ടിക്ക് പിടിച്ചു. ഒരു വല്ലാത്ത തരിപ്പ് അനുഭവപ്പെട്ടു. ഇക്ക പറഞ്ഞു, “എന്ത് സോഫ്റ്റാടാ.. നിന്റെ കുണ്ടിക്ക്…” ഇക്ക എന്റെ വയർ ഭാഗത്ത് ഇരുകയ്യും ചേർത്ത് പിടിച്ചു. പതിയെ ആ കൈകൾ എന്റെ മുലക്കണ്ണിൽ കുസൃതി കാട്ടിക്കൊണ്ട് പറഞ്ഞു, “നിനക്ക് എന്തൊരു മൊഞ്ചാ മുത്തേ. ഹാ..” ഇക്കായൂടെ അരക്കെട്ട് കനത്ത് എന്റെ കുണ്ടിയിൽ ഇടിക്കുന്നു. ഇക്ക പറഞ്ഞു, “ഒന്ന് തിരിഞ്ഞ് നിൽക്ക് മുത്തേ, ഞാനൊന്ന് കാണട്ടെ നിന്റെ മൊഞ്ചു.” ഞാൻ അനങ്ങിയില്ല. ഇക്ക ബലമായി എന്നെ തിരിച്ച് നിർത്തി. വിയർത്തിരിക്കുന്ന എന്റെ വെണ്ണ പോലുള്ള ദേഹം ഇക്ക കണ്ണുകൊണ്ട് ആർത്തിയോടെ നോക്കുന്നു, ആദ്യമായി കാണുന്നപോലെ. എന്റെ മുഖം, കഴുത്ത്, ചെറു മുലകളുള്ള നെഞ്ച്, വയർ, പൊക്കിൾ, തുട, പിന്നെ.. അവിടെ ഒക്കെ ഇക്ക നോക്കി കണ്ടു. എന്റെ കുണ്ണ ഭാഗത്ത് നിന്ന് കണ്ണ് മാറ്റാതെ ഇക്ക പറഞ്ഞു, “നല്ല ചെമ്പൻ രോമം മുളച്ച് വരുന്നല്ലോ. നീ നല്ല ചെറുപ്പക്കാരൻ ആയല്ലോ.” അടുത്ത് വന്ന് ഇക്ക നിലത്ത് കാലുകുത്തി ഇരുന്ന് ‘അവിടമാകെ’ നോക്കി കണ്ടു, “ആഹാ എന്ത് ഭംഗി. നിന്നെ ഇങ്ങനെ കണ്ടാൽ അറിയാതെ വെള്ളം പോകും.” ഇങ്ങനെ പറഞ്ഞുകൊണ്ട് ഇക്ക എന്റെ രോമപ്രദേശത്ത് തൊട്ടു. ഇക്കിളികൊണ്ട് ഞാൻ പിന്നോട്ട് ആഞ്ഞു. “ഡാ, നിനക്ക് വെള്ളം എന്താണെന്ന് അറിയണ്ടേ? നീ ഒരു കാര്യം ചെയ്യ്, അവിടിരിക്ക്‌. ഞാൻ ഇപ്പോൾ വരാം.” ഇക്ക അവിടെനിന്നും മുറിയിലേക്ക് പോയി. ഞാൻ പെട്ടെന്ന് ട്രൗസർ ഇട്ടുകൊണ്ട് ബഞ്ചിൽ ഇരുന്നു. അകത്ത് മേശ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ഇക്ക മടങ്ങി വന്നു, കൈയിൽ ഒരു മാസിക ഉണ്ട്. വന്നപാടെ ഇക്ക പറഞ്ഞു, “ഹേയ്, നീ എന്തിനാ ട്രൗസർ ഇട്ടെ? ഞാൻ പറഞ്ഞോ ഇടാൻ?” ഞാൻ ഒന്നും മിണ്ടിയില്ല. ഇക്ക അടുത്ത് വന്ന് എന്റെ അരികിൽ ഇരുന്നു. മാസിക മേശമേൽ വച്ചു. ഞാൻ പതിയെ മാസികയിൽ നോക്കി. ഏതോ നടിയുടെ അർദ്ധ നഗ്നമേനി. ഫയർ എന്നാണ് അതിന്റെ പേര്. ഇക്ക എന്നോട് ചോദിച്ചു, “മാസിക വായിക്കാറുണ്ടോ?” ഉണ്ടെന്ന രീതിയിൽ ഞാൻ തലയാട്ടി. ഉടൻ ഇക്ക പറഞ്ഞു, “നീ ഫയർ വായിച്ചിട്ടുണ്ടോ?” ഞാൻ: ഇല്ല. ഇതൊരു മോശം പുസ്തകം അല്ലേ? ഇക്ക: ആരു പറഞ്ഞു? അല്ലെങ്കിൽ പിന്നെ ഇതെന്തിനാ വിൽക്കുന്നെ? ആളുകൾ വാങ്ങുന്നത്?? എനിക്ക് ഉത്തരമില്ലാത്ത ചോദ്യം ആയിരുന്നു. ശരിയാ, പിന്നെന്തിനാ ഇത് വിൽക്കുന്നെത്? ഇക്ക: നീ തുറന്ന് നോക്ക്. നല്ലതാണോ മോശമാണോ എന്നറിയാം. ഞാൻ മിണ്ടാതെ ഇരുന്നു. ഇക്ക എന്നോട് ചേർന്നിരുന്നു. ഒരു കൈ എന്റെ പിറകിലൂടെയും ഒന്ന് മുന്നിലൂടെയും ചേർത്ത് വയറിൽ പിടിച്ച് തോളിൽ തല താഴ്ത്തി പറഞ്ഞു, “ചെക്കാ, തുറക്കെടാ.” വിറയാർന്ന കൈകൊണ്ട് ഞാൻ മെല്ലെ മാസികയിൽ കൈവെച്ചു. ഓരോ പേജും മറിച്ചു. ആദ്യ പേജിൽ കാര്യമായി ഒന്നും ഇല്ല. അടുത്ത പേജിൽ ഒരു നടിയുടെ അർദ്ധ നഗ്നചിത്രം. ഇക്ക പറഞ്ഞു, “അവളുടെ മുല കണ്ടോ, എങ്ങനെയുണ്ട്?” ഞാൻ നാണം കൊണ്ട് ഒന്നും മിണ്ടിയില്ല. ഇക്ക ഓരോ ചിത്രം കാണുമ്പോഴും, “മുല കണ്ടോ.. ഷഡി കണ്ടോ.. വട കണ്ടോ.. ചക്ക മുല.. പെരും പൂർ.. കുഞ്ഞ് പൂർ” ” എന്നൊക്കെ പറഞ്ഞുകൊണ്ട് എന്റെ വയറ്റിലും പൊക്കിളും കൈകൊണ്ട് കുസൃതി കൊണ്ടിരുന്നു. ആ പ്രവർത്തിയിൽ എന്തോ ഒരു വല്ലാത്ത അനുഭൂതി നിറയുന്നു. ഇടയ്ക്കിടെ രോമാഞ്ചം വരുന്നു, ഇക്കിളി വരുന്നു. എന്താണത്? പെട്ടെന്ന് ഇക്ക പറഞ്ഞു, “നീയെന്താ പൂറികളുടെ മൂടും മുലയും കാണുകയാണോ? കണ്ടിട്ട് പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ.” തലോടൽ അരക്കെട്ടിലും പൊക്കിളും മാറിമാറി നടക്കുന്നു. നെഞ്ചിൽ ഒരു തീപ്പൊരി ആളുന്നു. ഇക്ക പറഞ്ഞു, “ഈ കഥ ഒന്ന് വായിക്ക്‌ മുത്തേ. അൽപ്പം ഉറക്കെ വേണം.” അത് ഒരു കോളേജ് പയ്യന്റെ ചെന്നൈ ബസ് യാത്രയുടെ വിവരണമാണ്. അവൻ ഒരു ആന്റിയുടെ അടുത്തിരുന്നതും, അവൻ അവരുടെ മുലകളിൽ തഴുകിയതും ഒക്കെ. വായിക്കുമ്പോൾ എന്തോ ഒരു സുഖം. പെട്ടെന്ന് ഇക്കായുടേ കൈ എന്റെ ട്രൗസറിന്റെ മുൻഭാഗത്ത് സ്പർശിച്ചു, എന്റെ മൂത്രം ഒഴികുന്ന ഭാഗത്ത് ചെറുതായി തഴുകി. എന്റെ ശരീരത്തിൽ ഒരു മിന്നൽ പിണർ ഉണ്ടായി. ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റു. ഇക്കയും എണീറ്റ് ബലമായി എന്നെ ഇരുത്തി. ഇക്ക: നീ വായിക്ക്, എനിക്ക് അൽപ്പം ജോലി ഉണ്ട്. ഇക്ക പുറത്തേക്ക് പോയി. ഞാൻ ആർത്തിയോടെ വായന തുടർന്നു. പലതും എനിക്ക് മനസിലായില്ല എങ്കിലും എന്തോ ഒരു മിന്നൽ എന്റെ ഉള്ളിൽ പോട്ടുന്നതായി തോന്നി. ഓരോ പേജും മറിക്കാൻ എന്റെ കൈ തരിച്ചു. ഓരോ ചിത്രവും കാണാൻ എന്റെ കണ്ണുകൾ പരതി. ഓരോ കഥയും ആവേശമായി തോന്നി. പേജുകൾ തീർന്നു. ഞാൻ പുസ്തകം മടക്കി. അപ്പോൾ ഇക്ക വന്നു. “എന്താ മുത്തേ, വായിച്ചോ? എന്ത് തോന്നി?” എനിക്ക് പറയാൻ വാക്കില്ല. എന്തായാലും എന്തൊക്കെയോ സംഭവിച്ചു. “പോകാറായോ മുത്തേ?” “ഊം. നാളെ വരാം.” “നിനക്ക് കഥ ഇഷ്ടായോ? പറയെടാ.” ” ആ…” ഞാൻ തലയാട്ടി. ഇക്ക അടുത്ത് വന്ന് എന്റെ ടീഷർട്ടിന് പുറത്തൂടെ മുലതടവിക്കൊണ്ട് പറഞ്ഞു, “കൂടുതൽ അറിയണമെങ്കിൽ നാളെ വാ. നിനക്ക് കൂടുതൽ ഇഷ്ടമാകും.” ആ തലോടലിന് ഒരു മാന്ത്രിക സുഖം. എന്നാലും ഞാൻ കൂടുതൽ നിൽക്കാതെ വീട്ടിൽ പോയി. ആയിരമായിരം സന്ദേഹങ്ങൾ മനസ്സിൽ ഉടലെടുത്തു. എന്താണ് എനിക്ക് സംഭവിക്കുന്നത്? ഇക്ക എന്താണ് വിരൽകൊണ്ട് കാണിച്ചത്? കൂടുതൽ വായിക്കാൻ എന്തിനാ വെമ്പൽ കൊള്ളുന്നത്. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എങ്ങനെയെങ്കിലും രാവിലെ ആയാൽ മതി എന്നായിരുന്നു. നേരം വെളുത്തു. ഞാൻ പള്ളിയിൽ പോയി തിരിച്ച് വന്നു. ഇക്കയുടെ അടുത്ത് പ്രഭാത ഭക്ഷണവുമായി ഓടി എത്തി. കണ്ട മാത്രയിൽ ഇക്ക – “ഇന്നലത്തെ കഥയൊക്കെ കൊള്ളാമായിരുന്നു? ഇനി വായിക്കുന്നോ? ഞാൻ എടുത്ത് വച്ചിട്ടുണ്ട്.” ഇക്ക അകത്ത് കയറി രണ്ടു മൂന്ന് ഫയർ കൊണ്ട് വന്നു എന്റെ മുൻപിൽ വച്ചു. “നാണിക്കണ്ട കൊച്ചു മൈരാ. ഞാനടക്കമുള്ള ആണുങ്ങൾ ഇങ്ങനെ തന്നെയാ. പിന്നെയാ നീ. വായിക്കുന്നെങ്കിൽ വായിക്ക്.” ഇക്ക കണ്ണിറുക്കി കാണിച്ച് കൊണ്ട് എന്നെ ബഞ്ചിൽ ഇരുത്തി ഇക്ക അടുത്തിരുന്നു. പുസ്തകം ഇക്ക മറിച്ചു. പുതിയ ചിത്രം, പുതിയ കഥകൾ. എന്റെ മനസ്സും ശരീരവും ചൂടുപിടിച്ചു. ഇക്ക കൈക്രിയകൾ തുടർന്നു. ശരീരം വല്ലാതെ ചൂട് പിടിച്ചു. ഇക്ക ഇടയ്ക്കിടെ പൂർ കണ്ടോ, മുല കണ്ടോ, കമ്പിക്കഥ, കമ്പി എന്നിങ്ങനെ പറഞ്ഞുകൊണ്ട് എന്റെ മുലക്കണ്ണിൽ നുള്ളുകയും കശക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കിടെ ഇക്ക എന്റെ പൊക്കിളിൽ ചിത്രം വരയ്ക്കും. ആ മാന്ത്രികവിദ്യ എന്നെ വല്ലാതെ വിവശനാക്കി. പുസ്തകം രണ്ടാമത്തേതായി. വായനക്കിടയിൽ എന്റെ മൂത്രമൊഴിക്കുന്ന ഭാഗത്ത് ഇക്ക തൊട്ട് തലോടി. ഇത്തവണ എന്നിൽ അത് വലിയ ഞെട്ടൽ ഉണ്ടാക്കിയില്ല. അത് ഇക്കയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. “ഡാ, അതെന്താ കനത്ത് നിൽക്കണേ. എനിക്കൊരു ഡൗട്ട്‌”, പറഞ്ഞുകൊണ്ട് ഇക്ക അതിൽ പിടിച്ചു. ആദ്യമായി ഒരാൾ പിടിച്ചപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എങ്കിലും കൈ തട്ടിമാറ്റി ഞാൻ എണീറ്റു. ഇക്ക പറഞ്ഞു, “നീ നോക്ക്, എന്താ അത് വലുതായെ?” ഇക്ക ചിരിയോടെ പറഞ്ഞു, “അല്ലെങ്കിൽ ഞാൻ നോക്കാം.” എനിക്ക് ചെറിയ പേടി മനസിൽ ഉദിച്ചു. ഇത്രനാളും ഇങ്ങനെ ഉണ്ടായിട്ടില്ല. ഇക്ക അടുത്ത് വന്നു, എന്റെ കവിളിൽ ഒരു കയ്യും പിടിച്ച് എന്റെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു, “ഞാൻ നോക്കട്ടെ. നാണമാകുന്നെങ്കിൽ കണ്ണടച്ചോ? നിനക്ക് സമ്മതമെങ്കിൽ മാത്രം.” ഇക്ക നിശ്ശബ്ദനായി നിന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ഒന്നും പറഞ്ഞില്ല. വീണ്ടും ഇക്ക, “സമ്മതമാണോ??” അവശ്യം എനിക്കുമുണ്ടായിരുന്നു. എന്തെന്നറിയാത്ത ഒരു പരവേശം. ഞാൻ പറഞ്ഞു, “ശരി, ഇക്ക നോക്ക്.” ഞാൻ കണ്ണടച്ച് നിന്നു. ഇക്ക കവിളിൽ നിന്നും കൈ എടുത്ത് കൈ എന്റെ ട്രൗസറിന്റെ കുടുക്ക് ഭാഗത്ത് വച്ചു. പതിയെ മൂത്രം ഒഴിക്കുന്ന ഭാഗത്ത് തലോടി. എന്തോ ഒരു അനുഭൂതി. ഇക്ക, “ഇപ്പോളും അത് കനത്ത് നിൽക്കുവാണല്ലോ?” ഞാൻ തലയാട്ടി. ഇക്ക പതിയെ ട്രൗസർ കുടുക്ക് അഴിക്കാൻ തുടങ്ങി. പൂർണമായും അഴിച്ച് അത് താഴേക്ക് താഴ്ത്തി. ഇക്കായുടെ ചുട് നിശ്വാസം ഞാൻ കേട്ടു. പക്ഷേ സ്പർശനം ഇല്ല. ഞാൻ കണ്ണ് പതിയെ തുറന്നു. ഇക്ക കൊതിയോടെ എന്നെ നോക്കി നിൽക്കുന്നു, ഒരു പ്രതിമ പോലെ. ഇക്ക എന്റെ അരക്കെട്ടിൽ നിന്നും കണ്ണെടുക്കാതെ നോക്കി. ഇക്ക: എന്താടാ ഇത്? കുണ്ണ കുലച്ചതാണല്ലോ? ഞാൻ അമ്പരപ്പോടെ അവിടെ നോക്കി. അത് ഉയർന്ന് നിൽക്കുന്നു. എനിക്ക് ഭയമായി. ഇക്ക ചിരിച്ച് കൊണ്ട് വന്നു. എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, “പേടിക്കണ്ട. നീ വല്യ ആണായി, അതാ ഇങ്ങനെ.” ഇക്ക പതിയെ കുത്തിയിരുന്ന് എന്റെ അരക്കെട്ടിൽ നോക്കി, നനുനനത്ത രോമത്തിൽ തലോടി. ആഹാ, എന്തോരനുഭൂതി. ഇക്ക പിന്നീട് തുടകളിൽ തഴുകി. ഇക്ക പറഞ്ഞു, “എന്താടാ വെണ്ണക്കട്ടിയോ ഇത്?” ആ തലോടാൽ എന്നെ വല്ലാതെ വിവശനാക്കി. പതിയെ ഇക്ക എന്റെ അതിൽ പിടിച്ചു. അത് വല്ലാതെ വെമ്പൽ കൊള്ളുന്നതായി തോന്നി. ആ മാന്ത്രിക വിരൽ എന്താണ് കാണിക്കുന്നത് എന്ന് എനിക്ക് ആകെ അന്താളിപ്പായി. ഇതുവരെ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി. ഒരു സുഖം. ഒരു തരിപ്പ്‌. ആ തലോടൽ തീരല്ലേ എന്ന് ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു. അങ്ങനെ പിടിച്ചുകൊണ്ട് ഇക്ക ചോദിച്ചു, “ഇതെന്താടാ ഇങ്ങനെ?? എന്തെങ്കിലും കുഴപ്പമുണ്ടോ?? ഇങ്ങനെ ഇത് വലുതായി നീ മുൻപ് കണ്ടിട്ടുണ്ടോ?” “ഇല്ല ഇക്ക, കുഴപ്പമാണോ?? ഇങ്ങനെ ഉണ്ടായിട്ടില്ല.” പേടികാരണം അതൊന്ന് ചുരുങ്ങാൻ തുടങ്ങി. അപ്പോൾ ഇക്ക ചിരിച്ചുകൊണ്ടും കണ്ണിറുക്കിക്കൊണ്ടും പറഞ്ഞു, “പേടിക്കണ്ട മുത്തേ, നീ ഒത്ത പുരുഷനായി. അതിന്റെ ശുഭലക്ഷണമാ.” എന്നാലും എനിക്ക് പേടി മാറിയില്ല. പേടികൊണ്ടും ഇക്കാടെ പിടി ഇല്ലാത്തതുകൊണ്ടും അത് ചുരുങ്ങാൻ തുടങ്ങി. അപ്പോൾ ഇക്ക പറഞ്ഞു, “നീ പേടിക്കണ്ട, ആണായാൽ ഇങ്ങനെ ഉണ്ടാകും. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഒരു സൂത്രം കാണിക്കാം. നീ കണ്ണടക്ക്.” രസമുള്ള സൂത്രമാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ മിഴി പൂട്ടി. അൽപ്പനേരം കഴിഞ്ഞ് കണ്ണ് തുറക്കാൻ ഇക്ക പറഞ്ഞു. ഞാൻ കണ്ണ് തുറന്നു. ഇക്ക പിറന്ന പടി നിൽക്കുന്നു. ആദ്യമായാണ് ഞാൻ ഒരാളുടെ പൂർണ നഗ്നത കാണുന്നത്. വണ്ണമില്ലാത്ത വെളുത്ത ശരീരം. ചെറു രോമങ്ങൾ മാറത്തും കാലിലും കയ്യിലും. കക്ഷത്തിൽ നല്ല മിനുത്തരോമം. നല്ല പൊക്കിൾ. പിന്നെ അരക്കെട്ടിൽ നീണ്ടുരുണ്ട ഒരു സാധനം നിന്ന് വെമ്പുന്നു. കണ്ണെടുക്കാതെ ഞാൻ നോക്കി. ഇത് മൂത്രമൊഴിക്കുന്ന അവയവം തന്നെ? അതോ മറ്റേതെങ്കിലും. ഞാൻ എന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ അതിൽ നോക്കി നിന്നു. “ഇപ്പോൾ നിനക്ക്‌ വിശ്വാസമായില്ലേ?” വിശ്വസിക്കണോ വേണ്ടയോ? ആകെ ഒരു പൊരുത്തക്കേട്. എന്നാലും കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു. ഒരു ചെറു ബോട്ടിലിനോളം വലുപ്പമുള്ള സാധനത്തെ തടവിക്കൊണ്ട് ഇക്ക പറഞ്ഞു, “ഡാ, ഇത് താഴണമെങ്കിൽ വെള്ളം കളയണം.” എനിക്ക് മനസിലായില്ല. എന്തിനാ വെള്ളം കളയുന്നെ? എന്റെ നിൽപ്പ് കണ്ട് ഇക്ക പറഞ്ഞു, “നീ വെറും ശിശുവാ. അതാ നിനക്ക് മനസ്സിലാകാത്തത്.” അതും പറഞ്ഞുകൊണ്ട് ഇക്ക എന്റെ അടുത്ത് വന്നു. എന്നെ ബഞ്ചിൽ ഇരുത്തി. ഇക്ക മുണ്ട് ഉടുത്തു. ഞാൻ നഗ്നനായി തന്നെ ഇരുന്നു. ഇക്ക എന്റെ ചുണ്ടിൽ ചുംബിച്ചു. ഞാൻ എതിർത്തില്ല. ഇക്കാക്ക് അത് കൂടുതൽ ആവേശം നൽകി. ഇക്ക പറഞ്ഞു, “ഡാ, നീ സെക്സ്, രതി എന്നൊക്കെ കേട്ടിട്ടുണ്ടോ? അതാ ഇപ്പോൾ നടക്കുന്നത്. രതിസുഖം അറിയണ്ടേ? നിനക്ക് താൽപ്പര്യം ഉണ്ടോ? ഞാൻ തലയാട്ടി. ഇക്കയുടെ മുഖം തുടുത്തു. “നിനക്ക് സമ്മതമാണോ?? ആണെങ്കിൽ ഞാൻ നിന്നെ എല്ലാം പഠിപ്പിക്കാം.” കാര്യം സുഖമുള്ള പുതിയ വിഷയമായതിനാൽ ഞാൻ സമ്മതിച്ചു. അപ്പൊൾ ഇക്ക പറഞ്ഞു, “പിന്നൊരു കാര്യം, നന്നായി സഹകരിക്കണം. ഓകെ ആണോ?” ഞാൻ പറഞ്ഞു, “ഓകെ. ഇക്കാക്ക് എന്നെ വിശ്വസിക്കാം.” ഒന്നും മിണ്ടാതെ ഇക്കാ എന്നെ കെട്ടിപ്പിടിച്ച് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. എനിക്ക് ഒരു വല്ലാത്ത തരിപ്പ് അനുഭവപ്പെട്ടു. ആ ചുംബനത്തിന്റെ അവസാനം ഇക്ക എന്റെ ചുണ്ട് ഉറുഞ്ചുന്നതായി തോന്നി. തോന്നലല്ല, ഊമ്പി കുടിച്ച് കൊണ്ടിരിക്കുന്നു. അത് കുറച്ച് നേരം തുടർന്നു. അതിനുശേഷം ഇക്ക ചോദിച്ചു, ” ഇതെന്താണ് എന്ന് അറിയാമോ, മുത്തേ?”. ഇല്ലാന്ന് ഞാൻ പറഞ്ഞു. “ഇതാണ് ഫ്രഞ്ച് കിസ്സ്. ഇഷ്ടമായോ??” ഞാൻ തലയാട്ടി. ഇക്ക എന്നോട് ചോദിച്ചു, “ഡാ, നിനക്ക് സുന്നത്ത് നടന്നപ്പോൾ വേദന ഉണ്ടായില്ലെ? അത് മാറി സുഖം വരാൻ പോകുന്നു. അതറിയണ്ടേ?” ഇപ്പോൾ വരാം എന്ന് പറഞ്ഞു ഇക്ക അകത്ത് പോയി. പുതിയ എന്തോ സംഭവത്തിന്റെ ആരംഭം ഞാൻ പ്രതീക്ഷിച്ചു. ഇക്ക ഒരു ചെറിയ പുസ്തകവുമായി എത്തി. അത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി. ഇക്ക: വായിക്ക്‌, നിനക്ക് കമ്പി ആകും..” ഞാൻ ആ പുസ്തകം നോക്കി. രതിലായം – പുസ്തകത്തിന്റെ പേര്. ഒരുത്തൻ ഒരുത്തിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം. ഞാൻ പതിയെ പേജ് മറിച്ചു. ആദ്യ കഥ ഒരു വേലക്കരന്റെയും വീട്ടുകാരിയുടെയും ആണ്. പലതും എനിക്ക് മനസിലായില്ല. അവൻ അവളുടെ മുല തഴുകുന്നതും, അവളുടെ കവയ്ക്കിടയിൽ തലോടുന്നതും ഒക്കെയാണ്. ഇതെന്താ ഇങ്ങനെ? ഞാൻ പതിയെ മനസ്സിരുത്തി വായിച്ചു. എന്റെ മനസ്സിൽ ചില വികാരങ്ങൾ ഉണ്ടായി. സാധനം ചെറുതായി ഉണർന്നു. വായന തീർന്നപ്പോൾ ഇക്ക ചോദിച്ചു, “ഡാ, നിനക്ക് വല്ലതും മനസിലായോ?” “ഇല്ല, ഇക്ക. എന്താ കുണ്ണ എന്ന് പറഞ്ഞാൽ?” ഇക്ക എന്റെ അടുത്ത് വന്നു, എന്റെ വലുതായി വരുന്ന സാധനത്തിൽ പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇതാണ് കുണ്ണ. കൊച്ച് കുണ്ണ.” “ഡാ, ഇതെന്താണ് എന്ന് അറിയോ? ഇത് മൂത്രം വിടാൻ മാത്രല്ല, വെള്ളം വിടാനും ഉള്ളതാ. നിനക്ക് ഞാൻ അത് കാണിച്ച് തരാം.” ഇത്രയും പറഞ്ഞു ഇക്ക എന്നെ പൊക്കിയെടുത്ത് മുറിയിലേക്ക് കൊണ്ടുപോയി. ഇക്ക എന്നെ കട്ടിലിൽ കിടത്തി. എന്റെ അടുത്ത് ഇക്കയും കിടന്നു. ഇക്ക ചോദിച്ചു, “നിന്നെ സുന്നത്ത് ചെയ്തപ്പോൾ വേദനിച്ചില്ലേ? ആ വേദന മാറണ്ടേ?” ഇക്ക എന്റെ അവിടെ പിടിച്ച് മൃദുവായി തലോടി. എനിക്ക് ഇക്കിളി ആയി. (തുടരും) സമാന കമ്പികഥകൾ: എന്റെ ഗേ അനുഭവ കഥകൾ – ഭാഗം 5 ഇക്ക എനിക്ക് സ്വയംഭോഗത്തിന്റെ ബാല പാഠങ്ങൾ പഠിപ്പിച്ച് തരുന്നു. ഒടുവിൽ ഞാൻ ഇക്കാക്ക്... എന്റെ ഗേ അനുഭവ കഥകൾ – ഭാഗം 6 ഇക്ക തന്ന ആദ്യ ലൈംഗിക സുഖം ഞാൻ ആസ്വദിക്കുന്നു. ഇക്കയെ ഒരു ദിവസം... എന്റെ ഗേ അനുഭവ കഥകൾ – ഭാഗം 1 ഒരു വെക്കേഷൻ കാലത്ത് പെയിന്റ് അടിക്കുന്ന ഒരു ഇക്കയുമായി അവിചാരിതമായി ഉണ്ടായ ഗേ... എന്റെ ഗേ അനുഭവ കഥകൾ – ഭാഗം 3 ഈ കഥയിൽ ആദ്യമായി ഞാൻ മറ്റൊരു പുരുഷന്റെ കുണ്ണ കൈകൊണ്ട് തൊടുന്നു. ഒപ്പം... Categories സ്വവർഗ്ഗാനുരാഗം Tags gay, kambikadha, kundan, muslim, കമ്പി ഒരു അവിഹിത ബന്ധം – ഭാഗം 2 (അനുവിന്റെ കൂട്ടുകാരി) ബക്കാർഡിയും എന്റെ കസിനും തിരയുക തിരയുക Categories Kambi Call കമ്പി കാർട്ടൂൺ ജോലിസ്ഥലം / അദ്ധ്യാപകർ ദമ്പതികള്‍ നിഷിദ്ധസംഗമം പ്രണയവർണ്ണങ്ങൾ മംഗ്ലീഷ് മികച്ച കമ്പി കഥകൾ യാത്രക്കിടയില്‍ ലൈംഗിക വിജ്ഞാനം വേലക്കാരി സംഘം ചേർന്ന് സ്വവർഗ്ഗാനുരാഗം സ്വവർഗ്ഗാനുരാഗിണി Malayalam Kambi Novels Malayalam sex videos 🔥ഹോട്ട് കമ്പികഥകൾ കമ്പി കഥകൾ സമർപ്പിക്കുക ബന്ധപ്പെടുക പരസ്യം ചെയ്യുക Work with us Privacy Policy Cookie Policy About Us Read the best Malayalam sex stories on the internet. New Malayalam Kambikathakal and kambikuttan stories published daily under various kambi kadha categories. Also download kambikatha in PDF and read the kambikadhakal offline. Kerala sex anubhavangalude valiya shekaram.
ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ (AISSEE) - 2023 2023 ജനുവരി 08-ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തും കഴക്കൂട്ടം സൈനിക സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ആറാം ക്ലാസ്സിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഒമ്പതാം ക്ലാസ്സിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. ആറാം ക്ലാസില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ 80 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും, ഒന്‍പതാം ക്ലാസില്‍ 17 ഒഴിവുകളുമാണ്. ആറാം ക്ലാസിലെ പ്രായപരിധി 31.03.2023-ല്‍ 10 വയസ്സിനും 12 വയസ്സിനുമിടയിലും ഒമ്പതാം ക്ലാസിലേക്ക് 13 നും 15 നും ഇടയിലുമാണ്. ഒന്‍പതാം ക്ലാസിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനം ആറാം ക്ലാസിലേക്ക് മാത്രമാണ്. അംഗീകൃത പുതിയ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദമാക്കിയിട്ടുണ്ട്. ട്രാവല്‍ & ടൂറിസം ഡിപ്ലോമ, സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു... Read More ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ (AISSEE) - 2023 2023 ജനുവരി 08-ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 നവംബര്‍ 2022 ആണ് (വൈകിട്ട് 5 മണി വരെ). പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് AISSEE 2023-ന്റെ വിശദമായ വിവര ബുള്ളറ്റിന്‍ വായിക്കുകയും https://aissee.nta.nic.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുകയും ചെയ്യാം. പരീക്ഷയുടെ സ്‌കീം/കാലയളവ്/സിലബസ്, സൈനിക് സ്‌കൂളുകള്‍/പുതിയ സൈനിക് സ്‌കൂളുകള്‍ എന്നിവയുടെ ലിസ്റ്റ്, സീറ്റുകളുടെ സംവരണം, പരീക്ഷാ നഗരങ്ങള്‍, വിജയിക്കുന്നതിനുള്ള ആവശ്യകതകള്‍, പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികള്‍ തുടങ്ങിയവ www.nta.ac.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്. പരീക്ഷാ ഫീസ് പേയ്മെന്റ് ഗേറ്റ്വേ വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ഓണ്‍ലൈനായി അടയ്ക്കേണ്ടതുണ്ട്. പരീക്ഷാ ഫീസ് ജനറല്‍/ഒബിസി(എന്‍സിഎല്‍)/ഡിഫന്‍സ്/മുന്‍ സൈനികര്‍ക്ക് 650 രൂപയും എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ്. സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനം... Read More പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി സ്‌കൂള്‍ ഏതെങ്കിലും വ്യക്തിയെയോ/സംഘടനയെയോ/സ്ഥാപനത്തെയോ നിയോഗിച്ചിട്ടില്ല. Tags Sainik School admission 2021 The Ministry of Education (MOE) Educvation Admission Subscribe ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related News രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധന ... ഡിസംബര്‍ ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒടിപി... ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളത്തില്‍ 16,673 പുതിയ സംരംഭങ്ങള്‍... വാറ്റ് നിയമപ്രകാരം മുന്‍കാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി... Trending News കര്‍ണാടകയില്‍ ആപ്പിള്‍ നിര്‍മാണ കേന്ദ്രം വാങ്ങാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്... കൃത്യമായ എഞ്ചിനീയറിംഗില്‍ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഇപിഎല്‍) ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പിനെ ഈ കരാര്‍ സഹായിക്കും. ചൈനയ്ക്കെതിരായ ജിയോപൊളിറ്റിക്കല്‍ തിരിച്ചടിയെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകളും ഘടകങ്ങളുടെ നിര്‍മ്മാണവും വര്‍ദ്ധിപ്പിക്കുന്നതിനായി 2020-ല്‍ ഇത് സംയോജിപ്പിച്ചു. ... ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ 287 ഒഴിവുകള്‍... കോണ്‍സ്റ്റബിള്‍ (ടെയ്ലര്‍, ഗാര്‍ഡ്‌നര്‍, കോബ്ലര്‍): പത്താം ക്ലാസ്, 2 വര്‍ഷ പരിചയം അല്ലെങ്കില്‍ ഒരു വര്‍ഷ ഐടിഐ/വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ 2 വര്‍ഷ ഐടിഐ ഡിപ്ലോമ, 18-23 ... Trending Videos ബിസിനസ്സിൽ വിജയത്തിനായി ചില കുറുക്കുവഴികൾ... 5:39 Story of Renjin | മസ്ക്കുലര്‍ അട്രോഫിക്കും തളര്‍ത്താനായില്ല രഞ്ജിനിയുടെ നിശ്ചയദാ... 14:50 More MOST POPULAR NEWS Special Stories ഒറ്റപ്പെടുത്തലും അവഗണനയും കളിയാക്കലുകളും ദാരിദ്ര്യവും എല്ലാം അതിജീവിച്ച പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വരുമാനം നേടി വിജയത്തിലേക്ക് നീങ്ങുന്നു... Special Stories അഭിമുഖം: അന്ന് അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി ഇന്ന് വ്ളോഗിങിലൂടെ വരുമാനം കണ്ടെത്തുന്നു... Special Stories ചിരിക്കാനാണല്ലോ ഇഷ്ടം അതുകൊണ്ട് ട്രാക്ക് മാറ്റി; ചിരിപ്പിച്ചു കൊല്ലാന്‍ റെഡിയാണ് ഈ ഡോക്ടറും കുടുംബവും ... Special Stories പരിഹാസത്തിൽ തളർന്നില്ല; കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരുന്നു സ്വന്തം കഴിവിനെ വിശ്വസിച്ച് 0 രൂപ ഇൻവെസ്റ്റിൽ ചാനൽ തുടങ്ങിയ അർച്ചന... about us The Local Economy is an online business news portal based in Kerala. International, national and local news related to business will reach the.
ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു കുറിച്ചു തന്നു. അതുവരെ സാധാരണമട്ടിൽ പോയിരുന്ന കാര്യങ്ങൾ പെട്ടെന്നാണ് വേഗത്തിലായത്. സ്കാൻ ചെയ്യുന്ന ഡോക്ടർ നിലവിളിയോടെ പറഞ്ഞു. ‘കുഞ്ഞ് ശ്വാസമെടുക്കുന്നത് കുറഞ്ഞു വരുന്നു. വേഗം സിസേറിയൻ ചെയ്യണം…’ എല്ലാം കഴിഞ്ഞു റൂമിലെത്തിയപ്പോൾ എല്ലാവരും അവനെ ഓമനിക്കുന്ന തിരക്കിലാണ്. ‘ഒരു പാവക്കുട്ടിയെ പോലിരിക്കുന്നു.’ നോക്കിയപ്പോൾ ശരിയാണ്. പ്രീമെച്വർ ആയതുകൊണ്ട് പുരികമൊന്നും വന്നിട്ടില്ല. എനിക്കു കൂട്ടുകൂടി കളിക്കാൻ കിട്ടിയ ഒരു പാവക്കുട്ടി. അങ്ങനെയാണ് അപ്പോൾ തോന്നിയത്. പാല് കുടിക്കാത്തതായിരുന്നു ആദ്യ ദിവസങ്ങളിലെ പ്രശ്നം. പാല് കുടിച്ചു തുടങ്ങിയപ്പോൾ അതു ശിരസ്സിൽ കയറുന്നതായി. അപ്പന്റെ നഗരത്തിലെ ഹോസ്പിറ്റലിൽ നിന്നു മൈലുകൾ പിന്നിട്ട് എന്റെ ഗ്രാമത്തിലെ തണുപ്പിലേക്കെത്തിയപ്പോഴേക്കും അവനു ജലദോഷം പിടിച്ചു. നാട്ടിലെ രണ്ടു ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് നേസൽ ഡ്രോപ്സ് ഒഴിച്ചെങ്കിലും കുറഞ്ഞില്ല.മൂന്നുമാസം കഴിഞ്ഞിട്ടും തലയും ഉറയ്ക്കുന്നില്ല. വീണ്ടും അപ്പന്റെ നഗരത്തിലെത്തി കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണിച്ചപ്പോഴാണ്…അയാൾ തന്ന കത്തിൽ പങ്കുവച്ച സംശയം ശരിയെന്നു പറഞ്ഞു അമൃതയിലെ ഡോക്ടർമാർ. അവൻ ഡൗൺസിൻഡ്രോം കുട്ടിയാണ്. എനിക്കു മുന്നേ ആ ഡോക്ടറെ കാണാൻ കയറിയത് ഒരു എഞ്ചിനീയർ ദമ്പതികളായിരുന്നു. കുറച്ചു സമയം കഴിഞ്ഞു ആ അമ്മ ഓടിയിറങ്ങി പോകുന്നതു കണ്ടു. അച്ഛൻ ആ കുഞ്ഞിനെയും കൊണ്ടു പകച്ചു നിൽക്കുന്നതും. എനിക്കു ഓടിയിറങ്ങി പോകാനുള്ള ഊർജ്ജം ഉണ്ടായിരുന്നില്ല. ‘നിങ്ങൾ വിഷമിക്കേണ്ട കേട്ടോ. ഈ കുഞ്ഞിനു അധികം ആയുസ്സില്ല.’ ഡോക്ടർ സമാധാനിപ്പിച്ചു. അപ്പോഴും ദുഖത്തിന്റെ വിഭ്രമത്തിലായിരുന്ന ഞാൻ ‘ഈ കുഞ്ഞ് നടക്കുമോ, അമ്മ എന്നു വിളിക്കുമോ, സാധാരണ സ്കൂളിൽ പഠിക്കുമോ’ എന്നു ചോദിച്ചു കൊണ്ടിരിക്കുന്നത് കേട്ടാവണം അവർക്ക് ദേഷ്യം വന്നു. ‘നിന്റെ കൊച്ച് ഒന്നും ചെയ്യില്ല.’ പിന്നീട് തിരിഞ്ഞു പോൾസനോടു പറഞ്ഞു. ‘നോക്കൂ, ഈ കുട്ടിക്ക് ഭ്രാന്തു പിടിച്ചെന്നു തോന്നുന്നു. കുഞ്ഞിനെ അവരിൽ നിന്നു വാങ്ങൂ.’’ ഞാനാ നിമിഷം കുഞ്ഞിനെയും ചേർത്തു പിടിച്ചു മുറിയിൽ നിന്നിറങ്ങി. പക്ഷേ, ഇരുട്ടിലേക്കായിരുന്നു ഞങ്ങൾ നടന്നത്. ഞങ്ങളുടെ ഏതോ തെറ്റിന്റെ ഫലം, ശാപം, ദൈവത്തിലേക്കടുപ്പിക്കാനുള്ള വഴി, ദൈവം ഭൂമിയിലേക്കു നോക്കിയപ്പോൾ കണ്ട ഏറ്റവും നല്ല മാതാപിതാക്കൾ… ഇങ്ങനെയിങ്ങനെ കുറേ കാര്യങ്ങൾ ഞങ്ങൾക്കു ചുറ്റും എറിഞ്ഞിട്ടു എല്ലാവരും സഹതാപം വിരിച്ചിട്ടു. അതൊക്കെ എന്നെ കൂടുതൽ നിരാശയിലാഴ്ത്തുകയാണ് ചെയ്തത് എന്നതാണ് സത്യം. ഞാനും മകനും മുറിയിൽ അടച്ചിരുന്നു. ആരേയും കാണാതെ, ആരേയും കേൾക്കാതെ…കുഞ്ഞൊന്നു ചിരിച്ചു കളിച്ച് എന്റെ മുഖത്തേക്കു നോക്കും. എന്റെ മുഖത്തെ കണ്ണീരു കാണുമ്പോൾ ആ ചിരി മെല്ലെ മാഞ്ഞു പോകും. കുഞ്ഞ് വീണ്ടും സങ്കടത്തിലേക്കു മടങ്ങും. പിന്നെ പിന്നെ എനിക്ക് തോന്നിതുടങ്ങി…ഈ ചിരി കാണാൻ രസമുണ്ടല്ലോ. ആ നിമിഷമാണ് ഞങ്ങൾ ജീവിതത്തിലേക്കു വാതിൽ തുറന്നത്. എന്നേപ്പോലെയുള്ള സ്പെഷ്യൽ അമ്മമാർ കണ്ടുമുട്ടുമ്പോൾ പറയാറുണ്ട്. ‘എനിക്ക് ടെൻസിയെ പോലെ ധൈര്യമില്ല, എന്റെ കുഞ്ഞ് തോമസിന്റെ പോലെ അത്ര മിടുക്കനല്ല’ എനിക്കത് കേൾക്കുമ്പോൾ ചിരിയും കരച്ചിലും വരും. അവന്റെ പിന്നാലെ ഞാനോടിയ ഓട്ടം…അറിയാതെ കണ്ണൊന്നു മയങ്ങിപ്പോയി ഉണരുമ്പോഴേയ്ക്കും വീടവൻ തിരിച്ചു വച്ചിട്ടുണ്ടാകും. തൂത്തും തുടച്ചും കുളിപ്പിച്ചും വൃത്തിയാക്കിയും എത്ര വർഷങ്ങളാണ് കടന്നു പോയത്. അന്നൊന്നും എനിക്ക് സ്വപ്നങ്ങളേ ഇല്ലായിരുന്നു. കൊതിതീരെ ഒന്നുറങ്ങണമെന്നു മാത്രമായിരുന്നു ആശ. ബാക്കി രണ്ടു മക്കൾ ഉണ്ടായപ്പോൾ പ്രസവിച്ചു കിടക്കാൻ പോലും പറ്റാതെ സ്റ്റിച്ചിന്റെ വേദനയും വച്ച് അവനെ എടുത്തു നടന്നിരുന്ന നാളുകൾ… ചില സമയങ്ങളിൽ തല ചുമരിലിട്ട് ഇടിച്ച് ആ വേദനയിൽ ഉന്മത്തയായി ഇരുന്നിട്ടുണ്ട്. കനലുകളിൽ തന്നെയാണ് നടന്നത്. ആരും തുണയായിട്ടില്ല. ദുഖം പങ്കു വയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ ‘സാരല്യ, വലുതാകുമ്പോൾ എല്ലാം ശരിയാകും.’ എന്നു ആശ്വസിപ്പിക്കാനായിരുന്നു എല്ലാവർക്കും തിടുക്കം. അതു വിശ്വസിക്കാൻ മാത്രം വിഢ്ഢിയാണോ ഞാൻ എന്നായിരുന്നു എന്റെ സങ്കടം മുഴുവൻ. ഇതൊരു ജനിതക വൈകല്യമാണ്. അവൻ ജനനം കൊള്ളൂമ്പോഴേ ഈ വൈകല്യത്തിലാണ് ജനിച്ചത്, അതിനെ മാറ്റി മറിക്കാൻ ശാസ്ത്രലോകം വളർന്നിട്ടില്ല എന്നെല്ലാം എനിക്കറിയാം. പിന്നെ എന്തിനാണ് വെറും വാക്കുകൾ! അവൻ സ്വന്തം കാര്യങ്ങൾ ചെയ്യണം . ‘ജീവിച്ചിരുന്നിട്ട് ഒരു പ്രയോജനവുമില്ല’ എന്നു പറഞ്ഞ ഡോക്ടറുടെ മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കണം എന്നു ഞാൻ ആഗ്രഹിച്ചു. ഇതാ നീണ്ട പതിനേഴു വർഷങ്ങൾ ഞങ്ങൾ അമ്മയും മോനും ആത്മവിശ്വാസത്തോടെ തന്നെ ലോകത്തിനു മുന്നിൽ നിൽക്കുന്നു.അവൻ ഇപ്പോൾ പത്താം ക്ലാസ് പാസ്സായി പ്ലസ് വണ്ണിനു കംപ്യൂട്ടർ സയൻസ് എടുത്തു പഠിക്കുന്നു. സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഒരു സാധാരണ സ്കൂളിലാണ് അവനെ ചേർത്തിയത്. അതിനു സാധിച്ചില്ലെങ്കിൽ സ്കൂളിൽ ചേർക്കാതെ ഹോം സ്കൂളിങ് ചെയ്യാനായിരുന്നു തീരുമാനം. ആ സമയത്താണ് ഇൻക്ലുസീവ് എജ്യുക്കേഷൻ എന്ന ആശയവുമായി ലൈഫ് വാലി ഇന്റർനാഷണൽ സ്കൂൾ തുടങ്ങുന്നത്. അവിടത്തെ ടീച്ചർമാർ എന്റെയത്രയോ അതിൽ കൂടുതലോ കഷ്ടപ്പെട്ടിട്ടുണ്ട്. അവിടന്നാണ് അവൻ കാര്യങ്ങൾ പഠിക്കുന്നത്. ഇതിനിടയിൽ, എല്ലാവരും കൂടി ചാർത്തി കൊടുത്തിരുന്ന ‘വയ്യാത്ത കുട്ടി’ എന്ന ലേബൽ ഞാനങ്ങ് അടർത്തിക്കളഞ്ഞിരുന്നു. എല്ലാം തനിച്ച് ചെയ്യാൻ പരിശീലിപ്പിച്ചു. ആവശ്യമെങ്കിൽ മാത്രം സഹായിച്ചു. അതിനും ‘സുഖമില്ലാത്ത കുട്ടിയോട് സ്നേഹമില്ലാത്ത അമ്മ’ എന്ന പഴി ഞാൻ കേട്ടു. അവന്റെ ഓരോ നേട്ടത്തിലും ഞാൻ വളരെ സന്തോഷിച്ചു. എന്റെ മുഖത്തെ അത്ഭുതവും സന്തോഷവും കാണാനായി മാത്രം അവൻ നേട്ടങ്ങളുണ്ടാക്കി. വൈകുന്നേരം പ്രെയർ സമയത്തിനു മുമ്പാണ് ഞങ്ങളുടെ ഫാമിലി ടൈം. ആ നേരത്ത് ഞങ്ങൾ അ‍ഞ്ചുപേരും വിശേഷങ്ങൾ പറയും. എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കും. ചെറു പാട്ടോ, രണ്ട് സ്റെറപ്പ് വയ്ക്കുന്നതോ എന്തെങ്കിലുമാകും. അതെല്ലാം അവനു നന്നായി ഗുണം ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചപ്പോൾ അവനു ആത്മവിശ്വാസം കൂടി. തൊട്ടടുത്ത കടയിൽ പോയി പാലും പഞ്ചസാരയും വാങ്ങാൻ അവൻ താല്പര്യം കാണിച്ചു തുടങ്ങി. മനസിലാകാത്ത ഭാഷയിൽ കക്ഷി അതു പറഞ്ഞൊപ്പിക്കും. അവനോടു നിറയെ സംസാരിക്കുമായിരുന്നു ഞങ്ങൾ. നാലു വയസ്സിലാണ് അവൻ രണ്ടു അക്ഷരങ്ങളുള്ള വാക്ക് പറഞ്ഞു തുടങ്ങിയത്. വാചകം പറയാൻ പിന്നെയും വർഷങ്ങളെടുത്തു. ഇന്നു അവ്യക്തതയുണ്ടെങ്കിലും നന്നായി സംസാരിക്കും. ഒരിക്കലും അവ്യക്ത ഭാഷയിൽ ഉറക്കെ വർത്തമാനം പറയുന്നതിൽ നിന്നു അവനെ വിലക്കിയില്ല. ആര് പിന്തിരിഞ്ഞു നോക്കിയാലും ഞങ്ങൾക്കൊരു പ്രശ്നവുമില്ല. വീടിനു പുറത്തോ അകത്തോ ആകട്ടെ, എത്ര വലിയ സീരിയസ് സംസാരത്തിനിടയിലും അവന്റെ വർത്തമാനത്തിനു ഞങ്ങൾ ചെവി കൊടുത്തു. അതും അവനു ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഞങ്ങൾ പങ്കെടുക്കുന്ന കുടുംബ പരിപാടികൾക്കെല്ലാം അവനെയും കൂട്ടി. ഇഷ്ടക്കേടു പ്രകടിപ്പിച്ചിടത്തു നിന്നു ഒരു പരാതിയുമില്ലാതെ പിന്തിരിഞ്ഞു നടക്കുകയും ചെയ്തു. തിരുത്തേണ്ടത് തിരുത്തിയും അഭിനന്ദിച്ചും തന്നെയാണ് മുന്നോട്ടു പോകുന്നത്. ഇന്നവൻ വീട്ടിലെ എല്ലാ ജോലികളും ചെയ്യും. സാൻവിച്ച് ഉണ്ടാക്കാനും ചപ്പാത്തി ചുടാനും പുട്ടിനു നനയ്ക്കാനും അറിയാം. അടിച്ചു വാരലും പാത്രം കഴുകലും തുണി മടക്കലും ഭംഗിയായി ചെയ്യും. അനിയന്റെ ഡ്യൂട്ടിയായിരുന്നു വീടു തുടയ്ക്കൽ. അവൻ പത്താം ക്ലാസിലായതു കൊണ്ടു ‘ജെയ്ക്കബ്ബിനു നന്നായി പഠിക്കാനുണ്ടാകും. ഞാൻ ചെയ്തോളാം’ എന്നു പറഞ്ഞു ആ പണിയും ജൂൺ മുതൽ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം കുട്ടികൾക്ക് ഏതെങ്കിലും കാര്യത്തിൽ അത്ഭുതകരമായ കഴിവ് ഉണ്ടാകും എന്നു പറഞ്ഞു കേൾക്കാറുണ്ട്. പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിൽ വിഷമവുമില്ല. ഇപ്പോൾ പാട്ടിനോടും ഡാൻസിനോടും ഇഷ്ടം തുടങ്ങിയിട്ടുണ്ട്. ഓർമ്മ നന്നായി ഉള്ള കുട്ടിയാണ് എന്നു തോന്നിയിട്ടുണ്ട്.പണ്ടു തോമസിനെ കുറിച്ചുള്ള ദീപാ നിശാന്തിന്റെ പോസ്റ്റ് വന്നതിൽ പിന്നെ പലരും മെസഞ്ചറിൽ വന്നു അവന്റെ വിശേഷം തിരക്കാറുണ്ട്. പല അച്ഛൻമാരും അമ്മമാരും വിഷമങ്ങൾ പങ്കു വയ്ക്കാറുമുണ്ട്. അതുകൊണ്ടാണ് അവനെ കുറിച്ച് ഇത്ര നീണ്ട പോസ്റ്റ്. ആർക്കെങ്കിലും ഒരു തരി വെളിച്ചം ഇതിൽനിന്നു കിട്ടിയാൽ ഞാനും മകനും ധന്യരായി. എത്ര കൊഴുത്ത ചവർപ്പ് കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ! Share. WhatsApp Facebook Twitter Telegram Email LinkedIn Pinterest Previous Articleഒരു വൈദികന് ഇത്രത്തോളം ചെറുതാകാൻ കഴിയുമോ? Next Article അനുദിന വചനവിചിന്തനം : ലൂക്കാ 9 : 28 – 36 Related Posts സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്… അവകാശങ്ങൾ വേണ്ടി പോരാടിയവർക്ക് ലഭിച്ച പാരിദോഷികം…. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു പോകുമെന്ന് പറഞ്ഞ കുട്ടി… Add A Comment Leave A Reply Cancel Reply Save my name, email, and website in this browser for the next time I comment. Facebook Twitter Latest Updates! സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്… അവകാശങ്ങൾ വേണ്ടി പോരാടിയവർക്ക് ലഭിച്ച പാരിദോഷികം…. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു പോകുമെന്ന് പറഞ്ഞ കുട്ടി… ആരാധകരേ ആർത്തുവിളിക്കുവിൻ, ഇതാ കാനറികൾ ഉയിർത്തെഴുനേറ്റിരിക്കുന്നു! വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ… പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി ധന്യ… പ്രതിഭാപട്ടം ചരിത്രത്തിൽ ആദ്യമായി കേരളത്തിനു പുറത്തേക്ക്.. Archives Archives Select Month November 2022 (88) October 2022 (67) September 2022 (71) August 2022 (132) July 2022 (83) June 2022 (130) May 2022 (129) April 2022 (112) March 2022 (159) February 2022 (147) January 2022 (165) December 2021 (127) November 2021 (76) October 2021 (56) September 2021 (35)
എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് ചെമ്മാട് ദാറുല്‍ ഹുദായിലെത്തിയപ്പോള്‍. . . തിരൂരങ്ങാടി : എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സോണല്‍ അദാലത്ത് യാത്ര ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ ഓണം കേറാ മൂലകളിലും പരന്നുകിടക്കുന്ന സംഘടനയുടെ താഴെത്തട്ടിലെ മിടിപ്പുകള്‍ തൊട്ടറിയാന്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തുന്നത് സംഘാടന രംഗത്ത് നവ്യാനുഭവയായി. സംഘടനയുടെ ശാഖ, ക്ലസ്റ്റര്‍, മേഖല എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനുമായി മുഴുവന്‍ സംവിധാനങ്ങളുമായി സംഘടനയുടെ സഞ്ചരിക്കുന്ന ഓഫീസ് നവംബര്‍ 16ന് കാസര്‍ഗോഡ് നിന്നാണ് പ്രയാണമാരംഭിച്ചത്. കെ. എ റശീദ് ഫൈസി വെള്ളായിക്കോടാണ് ഡയക്ടര്‍. ഇന്നലെ പാലക്കാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് തൃശ്യൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന സോണല്‍ അദാലത്തിന് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് റഹീം മാസ്റ്റര്‍ ചുഴലി, ഓര്‍ഗാനെറ്റ് കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, വിഖായ കണ്‍വീനര്‍ അബ്ദുസ്സലാം ഫറോക്ക്, ത്വലബാ വിംഗ് കണ്‍വീനര്‍ സി. പി ബാസിത് തിരൂര്‍, കെ. പി സിദ്ധീഖ് ചെമ്മാട്, നൗഷാദ് ചെട്ടിപ്പടി, മുഹമ്മദലി പുളിക്കല്‍, മുഹമ്മദ് കുട്ടി കുന്നുംപുറം നേതൃത്വം നല്‍കി. - SKSSF STATE COMMITTEE Posted on Wednesday, November 26, 2014 Labels: Kerala, Malappuram, SKSSF-Silver-Jubilee, SKSSF-State Newer Post Older Post Home പ്രാദേശിക വാര്‍ത്തകള്‍ കാസര്‍കോട് | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശൂര്‍ | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം | ലക്ഷദ്വീപ് | വിദേശ വാര്‍ത്തകള്‍ സൗദി | യു.എ.ഇ. | ഒമാന്‍ | ഖത്തര്‍ | ബഹ്റൈന്‍ | കുവൈത്ത് പ്രധാന ലേബലുകള്‍ TREND | Twalaba-Wing | Campus-Wing | SYS | SMF | SKSBV | SKJMCC | SKIMVB | Jamia-Nooria | Darul-Huda | SKSSF-State | Sahachari | Manushya-Jalika | Forthcoming Programs 2021-03-10 - ദാറുല്‍ഹുദാ ബിരുദദാനം News Highlight സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്. പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി ദാറുല്‍ഹുദാ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം
QEETAIFAN BEACH FEST ഖത്തറിലെ ഫുട്ബോൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാനായി QEETAIFAN BEACH FEST ഒരുങ്ങുന്നു . Nov 19 മുതൽ Dec 18 വരെയാണ് ആഘോഷങ്ങൾ നടക്കുക . 30,000ത്തിലധികം ആരാധകരെയും പ്രതീക്ഷിക്കുന്നു . Qetaifan Island North , Lusailലാണ് സ്ഥിതി ചെയ്യുന്നത് . നിരവധി entertainment optionകൾ , live music ,major international artistsകളുടെ പ്രകടനം തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .The artists performing during the festival will be partners in not only providing incredible entertainment and music to those attending, but also will be helping children worldwide rise through their own culture, with greater access to education and a positive future. MORE FROM RADIO SUNO THE MBAPPE SHOW FIFA FAN FESTIVAL AT AL BIDDA PARK WELCOMES 1,000,000 FANS DISCOVER SOUQ WAQIF ICON PLAYER – WOJCIECH SZCZENCY ICON PLAYER – KALIDOU KOULIBALY AL BIDHA FIFA FAN FESTIVAL ROUTE About Us Radio Suno 91.7 FM has created a milestone in history by being the first Malayalam FM channel aired from the State of Qatar. With the best on-air talent and production teams, 91.7 FM Radio Suno aims to provide the best information, entertainment, and music to the South-Indian diaspora.
ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്‌കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു) ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും സൈഡ് റോളുകൾ വഴി നായക സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. മോഹൻലാൽ വില്ലനല്ലാതെ അഭിനയിച്ച ഞാൻ കണ്ട ആദ്യ സിനിമയിതായിരുന്നു എന്നാണോർമ്മ . മാത്രമല്ല അന്ന് ശങ്കർ തന്നെയായിരുന്നു മുന്നിൽ. അതുകൊണ്ടായിരിക്കണം ട്രയാങ്കിൾ ലൗ സ്റ്റോറി പറയുന്ന ഈ സിനിമയിൽ മരണം വിധിച്ചത് ശങ്കറിനല്ല മോഹൻലാലിനാണ്. മോഹൻലാൽ സിനിമയുടെ അവസാനം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണ്. എന്റെ ഓർമ്മകൾ അങ്ങനെ പെട്ടന്നെന്നെ വിടാൻ ഒരുക്കമുണ്ടായിരുന്നില്ല. ആരൊക്കെയായിരുന്നു അന്ന് സിനിമ കാണാൻ എന്റെ കൂടെ, എന്ന് മനസ്സ് തിരയാൻ തുടങ്ങി. ഒഴിവുകാലം ചിലവഴിക്കാൻ കവി എൻ.എൻ കക്കാടിന്റെ (കക്കാട്ട് എന്ന് ഞങ്ങൾ വിളിക്കുന്ന) വീട്ടിൽ വന്നിരുന്ന അജയേട്ടൻ (പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞന്‍ പുല്ലേരി വാദ്യൻ അജയ് നന്പൂതിരി), പിന്നെ കക്കാട്ട് താമസിച്ച് ബേപ്പൂർ ഐ.ടി.ഐയിൽ പഠിച്ചിരുന്ന ജയേട്ടൻ. ഇവരുടെ കൂടെയായിരുന്നു സിനിമ. ഞാനും അജയേട്ടനും ചേവായൂരിൽ നിന്നും ബസ്സ് പിടിച്ച് ബേപ്പൂര് ചെന്നിറങ്ങി. ജയേട്ടന് അന്ന് ക്ലാസ്സുണ്ടായിരുന്നു. ബസ്സ് പിടിച്ച് പോയി എന്ന് തെല്ലൊരഹംഭാവത്തോടെയാണ് ഇന്നും പറയുന്നത്. ദുബായിൽ നിന്നും നാട്ടിലേക്ക് പറിച്ചു നട്ട മലയാളം തെറ്റില്ലാതെ എഴുതാൻ കഴിയാത്ത പെപ്സിയും ചിക്കനും മാത്രം കഴിച്ചിരുന്ന ഒരു ശരാശരി മല്ലു ബാലന് മുതിർന്നവരുടെ ചങ്ങലകളിൽ നിന്നും വിട്ട് സ്വന്തം യാത്ര ചെയ്യാനുള്ള അവസരമായിരുന്നു. നാട്ടിൽ ധാരാളം സഞ്ചരിച്ച് പതിവുള്ള എന്നെക്കാളും ഒരു വയസ്സ് മൂപ്പുള്ള അജയേട്ടൻ കൂടെയുണ്ടായിരുന്നെങ്കിലും ഞാൻ ഒറ്റക്ക് യാത്ര ചെയ്യുന്ന ത്രില്ലിലായിരുന്നു. ഏതായാലും അവിടെ ചെന്ന് ജയേട്ടനുമായി സിനിമ കണ്ട് തിരിച്ച് വീട്ടിലെത്തി. ഓർമ്മകളങ്ങനെ പറന്ന് പറന്ന് പലയിടത്തും പലരിലും പോയി ചെന്നിരുന്നു. മലയാളം അറിയാത്ത എന്നെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്ന എൻ.എൻ കക്കാടിന്റെ മകൻ മണിയേട്ടൻ. മണിയേട്ടന്റെ അനിയൻ ഉണ്ണിയേട്ടൻ, ഇന്ന് ഉണ്ണിയേട്ടന്റെ സഹധർമ്മിണിയും അന്ന് ഞങ്ങളുടെയൊക്കെ റിങ് ക്യാപ്ടനുമായിരുന്ന പ്രിയചേച്ചി, അവരുടെ അനിയത്തി ശുഭ, അവരുടെ അമ്മയും എന്നെ കവിത പോലെ കണക്ക് പഠിപ്പിച്ച സാവിത്രിയേടത്തി, ഉണ്ണിയേട്ടന്റെ സുഹൃത്ത് ഹരീഷേട്ടൻ (ഹരീഷ് കടയപ്രത്ത്), കവിയുടെ ബെറ്റർ ഹാഫും എഴുത്തുകാരിയുമായ ശ്രീദേവിയേടത്തി, ശ്രീദേവിയേടത്തിയുടെ അനിയത്തി ഗീതേടത്തി, ഗീതേടത്തിയുടെ ഭർത്തവ് ഉണ്ണിയേട്ടൻ, അവരുടെ മകൻ ഉല്ലാസ്, അവിടെ ഇടയ്ക്കിടക്ക് വന്നിരുന്ന കവി വിഷ്ണുനാരായണൻ നന്പൂതിരി, അജയേട്ടന്റെ സഹോദരങ്ങൾ ബാബുവേട്ടനും സത്യനും, പിന്നെ വർഷങ്ങൾക്ക് ശേഷം ഞാൻ ദേവഗിരിയിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ സുഹൃത്തും പാർട്ടണർ ഇൻ ക്രൈമുമായിരുന്ന, കക്കാട്ട് താമസിച്ച് പൊളിടെക്നിക്കിന് പഠിച്ചിരുന്ന അനിയൻ (അനുജൻ)… അങ്ങനെ ഇവിടെ പറഞ്ഞവരും അല്ലാത്തവരുമായ എത്രയോ പേരിലേക്ക് എന്റെ ചിന്ത പോയി.. പിന്നെ അൽപ നേരം അത് എന്റെ അമ്മയിലേക്കും അച്ഛനിലേക്കും അനിയത്തിയിലേക്കും എന്ന് വേണ്ട കുറെ നേരം അങ്ങനെ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു. ഇന്ന് മലയാളം എഴുതുന്പോൾ പലപ്പോഴും ആ വീടിനെയും അതു വഴി പരിചയപ്പെട്ട പലരെയും കുറിച്ചുള്ള ഓർമ്മ കോർത്താണ് ഓരോ വാക്കും വരികളിലേക്ക് പൊട്ടാതെ ഇറക്കുന്നത്. അവിടെയുള്ള മലയാളം പുസ്തക ശേഖരമാണ് ഭാഷയുമായി എന്നെ ഇത്രക്ക് അടുപ്പിച്ചതെന്ന് തോന്നുന്നു. അല്ലെങ്കിൽ പത്ത് കഴിഞ്ഞ് ഇനി മലയാളം വേണ്ടല്ലോ എന്നാലോചിച്ചപ്പോൾ സന്തോഷിച്ച് തുള്ളിചാടിയ ഞാൻ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന് മലയാളം ബ്ലോഗും കവിതാ വിവർത്തനവും നടത്തുമെന്ന് ആരറിഞ്ഞു. അറിവല്ല, ആഗ്രഹങ്ങളും ഭാഷാസ്നേഹവും അറിവില്ലായ്മയിൽ തെല്ലും ലജ്ജയില്ലായ്മയുമാണ് എന്നും മർത്ത്യനെ എഴുതാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ അവിടെ പലരുമായി സമയം പങ്കിട്ട് ഓർമ്മകൾ വീണും ഐ.ടി.ഐ.യിൽ പഠിച്ചിരുന്ന ജയേട്ടനിൽ ചെന്നെത്തി. ജയേട്ടൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ അങ്ങനെ ആ സിനിമ ഞാൻ കാണുമായിരുന്നില്ല. ആദ്യത്തെ ഒറ്റക്കുള്ള യാത്ര എന്നെനിക്ക് ഓർമ്മിച്ചെടുക്കാൻ ഇതുണ്ടാവില്ല. അതിനു ശേഷം ജയേട്ടൻ പഠിത്തം കഴിഞ്ഞ് തിരിച്ചു പോയി. ജയേട്ടനെ പിന്നെ ഞാൻ കണ്ടതായി ഓർക്കുന്നില്ല. ഒന്നു രണ്ട് വർഷങ്ങൾക്ക് ശേഷം ജയേട്ടൻ ജീവിതം സ്വയം മതിയാക്കി യാത്രയായി. ആത്മഹത്യയുമായി എനിക്കുള്ള ആദ്യത്തെ പരിചയം. അതിനു മുൻപേ ആത്മഹത്യ ചെയ്തൊരാളെ ഞാൻ അറിഞ്ഞിരുന്നില്ല. അച്ഛന്റെ ഒരു സഹപാഠിയെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ. അതിനു ശേഷം പരിചയത്തിലുള്ള പലരും സ്വയം അവസാനിപ്പിച്ച് കളരിയിൽ നിന്നും പിന്മാറിയിട്ടുണ്ട്. എല്ലാ സമയത്തും നിസ്സഹായനായി നിൽക്കാനും വാർത്ത കേളക്കാനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതായിരിക്കാം വർഷങ്ങൾക്ക് ശേഷം സൂയിസൈഡ് കൺസൽട്ടൻറ് എന്ന ഇംഗ്ലീഷ് കഥയെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ആത്മഹത്യ, അത് എല്ലാ മനുഷ്യരുടെയും കയ്യെത്തും ദൂരത്ത് പതിയിരിക്കുന്നുണ്ട്, അത് വേണ്ടെന്നു വയ്ക്കാനുള്ള സഹായവും അടുത്ത് തന്നെയുണ്ട് എന്നായിരുന്നു കഥയുടെ പ്രമേയം. ആ കഥ പിന്നീട് (ഇന്നും പുറത്തിറക്കാത്ത) ഒരു ഷോർട്ട് ഫിലീമുമാക്കി. അറിയുന്ന ആരെങ്കിലും ആത്മഹത്യ ചെയ്‌താൽ നമുക്കാദ്യം തോന്നുന്നതിതാണ് “എന്തിന്….” “നമ്മളറിഞ്ഞിരുന്നെങ്കിൽ ഇങ്ങിനെയുണ്ടാവില്ലായിരുന്നു”…. പക്ഷെ ആരും അറിയില്ല എന്നത് തന്നെയാണ്ആത്മഹത്യയുടെ പ്രശ്നം അല്ലെങ്കിൽ അത് കൊലപാതകമാകില്ലെ? നമ്മൾ ഇടപ്പെട്ട് ഒഴിവാക്കിയ ആത്മഹത്യകൾ ഏതായിരിക്കാമെന്നും എത്രയാണെന്നും നമുക്കറിയാൻ വഴിയില്ല. അത് കൊണ്ടാണ്, ആത്മഹത്യ എന്നും എല്ലാവരെയും തോൽപ്പിച്ചിട്ടേയുള്ളു, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒരുപോലെ. ഒരിക്കലെങ്കിലും ആത്മഹത്യയെ കുറിച്ചോർക്കാത്ത ആരുമുണ്ടാവില്ല എന്നാരോ പറഞ്ഞതോർക്കുന്നു. അതിനർത്ഥം നിഷ്ഫലമായ ആത്മഹത്യാ ശ്രമങ്ങളുടെയും ചിന്തകളുടെയും ജീവിക്കുന്ന പ്രതീകങ്ങളാണ് നമ്മളെല്ലാം. ആത്മഹത്യ ചെയ്തവരേക്കാൾ കൂടുതൽ അത് വേണ്ടെന്നു വച്ചവരാണെന്നു തന്നെ. മൃത്യു ഉള്ളവനാണ് മർത്ത്യൻ, പക്ഷെ ഉണ്ടെന്ന് കരുതി അത് പെട്ടന്നാക്കണം എന്നില്ലല്ലോ… അങ്ങനെ പലരിൽ നിന്ന് വീണ്ടും ചിന്തകൾ ജീവിതത്തിലേക്കും മരണത്തിലേക്കും ജീവിതത്തിലെ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരിലേക്കും നീങ്ങി പോകുന്നു. ജീവിതം നമ്മളുണ്ടാക്കുന്ന അർത്ഥങ്ങൾക്കുപരി ഒന്നുമല്ല എന്നും മനസ്സിലാക്കുന്നു. നമ്മളുണ്ടാക്കുന്ന അർത്ഥമാണ് ജീവിതം എന്നത് തന്നെയാണ് അതിന്റെ മഹത്വം. ആത്മീയതയിലും, ആരാന്റെ തത്ത്വജ്ഞാനത്തിലും, പണത്തിനു പിറകെയുള്ള പരക്കം പാച്ചിലുകളിലും ഒന്നുമല്ല നമ്മളിലോരോരുത്തരുടേയും ഉള്ളിലുള്ള മർത്ത്യന്റെ ജീവസ്സുറ്റ പരസ്‌പരവിരുദ്ധതയിലാണ് നമ്മൾ ഈ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നത്. ഓർമ്മകൾ അങ്ങനെ ഒരു ഞായറാഴ്ചയുടെ നല്ലൊരു പങ്കും കൊണ്ട് കടന്നുപോയി. ഇതും ജീവിതത്തിന്റെ ഒരർത്ഥതലം തന്നെ. -മർത്ത്യൻ- Share this: Twitter Facebook Like this: Like Loading... ‹ ദി ഡാൻസർ അപ്പസ്‌റ്റെയർസ് – 2002 ലെ ജോൺ മാൽക്കോവിച്ചിന്റെ സംവിധാന സംരംഭം നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015 › Categories: Memories Tags: എങ്ങിനെ നീ മറക്കും, ദേവദാരു പൂത്തു, മോഹൻലാൽ, ശങ്കർ 1 reply M N Namboodiri July 10, 2017 • 11:58 pm ഇത് വളരെ ഇഷ്ടപ്പെട്ടു. കക്കാട് മണി(ശ്രീകുമാർ)യുമായി ഞങ്ങൾ ഇപ്പോൾ നല്ല അടുപ്പത്തിലാണ്. മണിയുടെ പത്‌നി വിഷ്ണുനാരായണന്റെ രണ്ടാമത്തെ മകൾ അപർണ. ഡിസംബറിൽ എന്റെ പുസ്‌തകം അടിച്ചു പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ മണിയുടെ സഹായം വളരെ വലുതായിരുന്നു. ആകാശവാണിയിൽ ജോലിചെയ്യുന്ന മണി ഇപ്പോൾ തൃശൂർ നിലയത്തിലാണ്. എം എൻ LikeLike Reply ↓ Leave a Reply to M N Namboodiri Cancel reply Enter your comment here... Fill in your details below or click an icon to log in: Email (required) (Address never made public) Name (required) Website You are commenting using your WordPress.com account. ( Log Out / Change ) You are commenting using your Twitter account. ( Log Out / Change ) You are commenting using your Facebook account. ( Log Out / Change ) Cancel Connecting to %s Notify me of new comments via email. Notify me of new posts via email. Δ Recent Posts പേരുകൾ അംനീഷാ _ രണം ഒരു ഗദ്യ കവിത (ഗവിത) Connect on Facebook Connect on Facebook 2022 Agile Course Agile Scrum in Malayalam Angela Merkel Clubhouse malayalam podcast featured History kavitha Kerala Kerala Podcast Learning Life Malayalam malayalam Malayalam Agile Course malayalam blog malayalam blogs malayalam book review Malayalam books malayalam Clubhouse Malayalam Education Malayalam flash fiction malayalam motivation Malayalam Podcast Malayalam Podcasts malayalam poem malayalam poetry malayalam social media Malayalam Stories Malayalam translation malayalam writing Malayali Pahayan Media parenting malayalam Reading Malayalam Rhythm Malayalam The Chancellor variyamkunnan കാട്ടുകുതിര പരിഭാഷ മലയാളം മലയാളം പരിഭാഷ മലയാളം പോഡ്കാസ്റ് മിഗ്വേൽ പിനേറോ വാരിയംകുന്നൻ സിനിമ Blog at WordPress.com. Privacy & Cookies: This site uses cookies. By continuing to use this website, you agree to their use.
ഒക്ടോബര്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മാസമാണ്. കാരണം ഒക്ടോബര്‍ ഒന്നിന് ഞാനും, രണ്ടിന് ഗാന്ധിജിയും ജനിച്ചു എന്നുള്ളതു തന്നെ. എന്നെക്കാള്‍ ഏകദേശം എണ്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധി ജനിച്ചു. അദ്ദേഹത്തിന്റെ നൂറാം പിറന്നാളിന് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു എന്ന കൃത്യമായ ഓര്‍മ്മ എന്നിലേക്കിരച്ചിറങ്ങുന്നു. ഇപ്പോള്‍ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഗാന്ധിജി; ഞാന്‍ അങ്ങയെ സ്‌നേഹിçകയും, അങ്ങയുടെ ത്യാഗം ഹൃദയത്തില്‍ കൊണ്ടുനടക്കയും ചെയ്യുì. എന്നും എന്റെ പ്രാര്‍ത്ഥനയില്‍ അങ്ങ് എന്നോടൊപ്പം കരയുന്നു. അങ്ങ് ജീവന്‍ ത്യജിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ഒരു വെളിച്ചമായി എന്നം ഞങ്ങളില്‍ നിറയേണമേ... രണ്ടായിരത്തി പതിനെട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പു ജനിച്ച മറ്റൊê ത്യാഗിയെ അങ്ങില്‍çടി ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ ക്രിസ്തുവിലേçള്ള പാലം അങ്ങാകുന്നു. സോളമന്റെ ചിന്തകള്‍ ഒരു പ്രാര്‍ത്ഥനപോലെയായിരുന്നു. വിശുദ്ധനാടുകള്‍ കാണാനുള്ള മോഹം മനസ്സിലുദിçമ്പോഴൊക്കെ ഗാന്ധിജിയും ക്രിസ്തുവും ഒപ്പം സഞ്ചരിക്കുന്നു. എന്തൊക്കയോ സമാനതകള്‍. എന്നാലും ക്രിസ്തു! അങ്ങ് ഒരു ചരിത്ര പുരുഷന്‍ തന്നെയൊ…? സോളമന്‍ മറ്റാരും അറിയാതെ ചോദിക്കാറുണ്ട് അപ്പോഴൊക്കെ ഗാന്ധിജി തന്റെ ഉള്ളിലിരുന്ന് പല്ലില്ലാത്ത മോണകാട്ടി ചിരിക്കും്. ആ ചിരിയില്‍ ചിലപ്പോള്‍ ബുദ്ധനേയും കാണാറുണ്ട്. “ദൈവമേ എനിക്കെന്തു പറ്റി.’ സോളമന്‍ സ്വയം നിലവിളിക്കും. നിലവിളിയുടെ പൊരുള്‍ തിരിച്ചറിയാതെ ശലോമി അവനെ തുറിച്ചു നോക്കും. കുടിയേറ്റഭൂമിയിലെ വേനലും, തണുപ്പും, ദുഃഖവും, അവന്റെ ചിന്തകളേയും ബുദ്ധിയേയും കാറ്റാടിമരത്തിലെ ഇലകളെപ്പോലെ സദാ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മുപ്പതാണ്ടു വാണ ഒരുê ദേശത്തു നിന്നും ഒന്നും നേടാത്തവരായി, ആത്മാവിലെ ദാരിദ്രം ഭൗതിക ദാരിദ്രത്തിëമേല്‍ അടയിêന്ന് അവരെ മാന്തിപ്പൊളിച്ചുകൊണ്ടിരുന്നു. ഉത്സവങ്ങള്‍ നഷ്ടപ്പെട്ട മനസ്സായിരുന്നവരുടേത്. ഒടുവില്‍ അവര്‍ തിരുമാനിച്ചു ആത്മത്തിനായൊê തീര്‍ത്ഥയാത്ര. വിമോചകനും രക്ഷകëമായ ക്രിസ്തു ശലോമിയുടെ ഉദരത്തില്‍ വീണ്ടും ജനിക്കുന്നതുപോലെ. അവളാകെ പുളകിതയായി. സന്ധിബന്ധങ്ങളിലെ നീര്‍ക്കെട്ടുകള്‍, വേലിയിറക്കത്തില്‍ കടല്‍ വലിയുന്നതുപോലെ അവളില്‍ നിന്നും ഉള്‍വലിഞ്ഞിരിക്കുന്നു. അവള്‍ സോളമന്റെ കണ്ണുകളിലേക്ക് നോക്കി. അവള്‍ സുസ്മിതയായി. അവളുടെ സന്തോഷം അവനെ നാളെ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും വിടുവിച്ചു. ജിവിതം ജിവിക്കാëള്ളതാണന്നും, നാളകള്‍ നമ്മുടേതല്ലെന്നും അയാള്‍ ഒരിക്കല്‍ക്കൂടി സ്വയം പറഞ്ഞു. ഇനിയുള്ള രാത്രികളിലവള്‍ ശലോമോന്റെ ഉത്തമഗീതങ്ങല്‍ വായിçമെന്നും, ആ വായനയിലെ ഈണത്തില്‍ ലയിക്കാമെന്നും അയാള്‍ സ്വപ്നം കണ്ടു. എത്രയോ നാളുകളായി അവളുടെ വീണയിലെ രാഗങ്ങള്‍ നിലച്ചിട്ട്. പൊട്ടിയ ഏതോ ഒരു തന്ത്രി തിരിച്ചറിയാനോ, വിളക്കിച്ചേര്‍ക്കാനോ തന്നിലെ താന്‍ഭാവം അëവദിച്ചില്ല. ജീവിതം നിരന്തരം സന്ധിചെയ്യപ്പെടേണ്ട താണന്ന തിരിച്ചറിവിനാന്‍ സോളമന്‍ ലഘുകരിക്കപ്പെട്ടു. ഒടുവില്‍ അയാള്‍ ഒരു കാരാറില്‍ എത്തിയവനെപ്പോലെ സ്വയം പറഞ്ഞു; ശലോമി ക്രിസ്തുവിന്റെ വഴിയിലൂടേയും, താന്‍ മോശയുടെ വഴിയിലൂടേയും ഈ യാത്ര തുടങ്ങും. അപൂണ്ണമായ മോശയുടെ ജീവിത ദൗത്യം.! വാഗ്ദത്തഭൂമിയുടെ അതിരോളം എത്തിയിട്ടും, അങ്ങോട്ടു കടക്കാന്‍ പറ്റാതെ æഴഞ്ഞു വീണ ഒരു ജീവിതം സോളമനെ എന്നും വേട്ടയാടിക്കൊണ്ടേയിരുന്നു. രണ്ട് ഒക്ടോബര്‍ പതിനാലു മുതല്‍ ഇêപത്തിയേഴു വരെ, പില്‍ഗ്രിം ടൂര്‍ സംഘടിപ്പിച്ച ഹോളിലാന്റ് തീര്‍ത്ഥാടകരായി ജെ. എഫ്. കെ എയര്‍പ്പോര്‍ട്ടില്‍ നിന്നും അവര്‍ നാല്‍പ്പത്തിയൊന്നു പേര്‍ക്കൊപ്പം ടര്‍ക്കിഷ് എയര്‍ലൈനില്‍ പറന്നുയര്‍ന്നു ശലോമിയുടെ കണ്ണുകളിലെ പ്രകാശം സോളമനെ ഉത്തേജിതനാക്കി. അവളുടെ തോളില്‍ കൈയ്യിട്ട് അവളെ തന്നിലേക്ക് ചേര്‍ത്ത് ഉള്ളില്‍ പറഞ്ഞു; “പ്രിയെ നീ നിന്റെ സന്തോഷങ്ങളില്‍ രമിക്ക.’ അവള്‍ മെല്ലെ മയക്കത്തിലേç വഴുതി. സോളമന്‍ വിമാനത്തിന്റെ കിളിവാതലിലൂടെ പുറത്തെ ആകാശത്തെ നോക്കി. കാര്‍മഘങ്ങള്‍ക്ക് മുകളില്‍ തെളിഞ്ഞ ആകാശത്തില്‍ ഹൂങ്കാരത്തോട് വായുവിനെ കീറിമുറിച്ച് മുന്നേറുന്ന ഈ ആകാശനൗകക്ക് അതിരുകള്‍ എന്ത്…? എല്ലാ ആകാശവും ഒരുപോലെ. മനുഷ്യന്‍ സൃഷ്ടിക്കുന്ന അതിരുകള്‍ എവിടെ. ചോദ്യം വളരെ നിസാരം എന്ന കണക്കെ വിമാനം എയര്‍പോക്കറ്റില്‍ വീണൊന്നു æലുങ്ങി. സീറ്റ്‌ബെലല്‍റ്റിന്റെ സൈന്‍ വരികയും അപായ അറിയിപ്പുണ്ടാകയും ചെയ്തപ്പോള്‍, മയക്കത്തിലായിരുന്നവരൊക്കെ ഉണര്‍ന്നു. എല്ലാ വിമാനയാത്രകളും ഒê ഞാണിന്മേല്‍ കളിമാതിരിയാ. ഭൂമിയുടെ ഉയരങ്ങളില്‍, ഉടമസ്ഥരില്ലാത്ത പ്രപഞ്ചത്തിന്റെ കൈകളില്‍, പ്രതിസന്ധിയെ മറികടന്ന് വീണ്ടും വിമാനം വായുവിന്റെ സമതലങ്ങളില്‍ യാത്ര തുടങ്ങിയപ്പോള്‍, എയര്‍ ഹോസ്റ്റസ് എല്ലാവര്‍ക്കും ഭക്ഷണവും പാനിയവും വിളമ്പി. മുന്തിരിച്ചാറിന്റെ ചെറുലഹരിയില്‍, മേഘപടലങ്ങളെപ്പൊലെ നിദ്ര കണ്ണുകളില്‍ പടര്‍ന്നു. വിമാനം ഇസ്താബുളില്‍ ഇറങ്ങാനുള്ള അറിയിപ്പുകേട്ട് സോളമന്‍ ഉണര്‍ന്നു. ഇവിടെ വിമാനം മാറിക്കയറണം. കെയിറോയിലേക്ക് പിന്നെയും ഒരു മണിക്കൂര്‍. വിമാനം താണുപറക്കുന്നു. പച്ചപ്പാര്‍ന്ന ഭൂപ്രദേശങ്ങള്‍. സോളമന്‍ നോക്കിയതത്രയും മഞ്ഞുമൂടിയ ഭൂമികാണാനായിരുന്നു. മഞ്ഞുമൂടിയ റോഡുകള്‍ എവിടെ. ഇസ്താംബൂള്‍ എì കേള്‍ക്കുമ്പോഴോക്കെയും ഓര്‍മ്മയിലേക്കിറങ്ങുന്നത് മഞ്ഞെന്ന നോവലിലെ കഥയും കഥാപാത്രങ്ങളുമണ്. മഞ്ഞു മൂടിയ ഒരു രാത്രിയില്‍, ജര്‍മ്മനിയില്‍ നിന്നും സ്വന്തം പട്ടണത്തിലേക്ക് വരുന്ന “ക’ എന്ന പത്രപ്രവര്‍ത്തകനും കവിയുമായ കഥാപാത്രം. വര്‍ഷങ്ങള്‍ക്കുശേഷം കാമുകിയെ കാണാനെത്തുന്ന “ക’ ഇസ്ലാമികസ്റ്റേറ്റുകാരുടെ നിരീക്ഷണത്തിലാകുന്നതും, ടര്‍ക്കിയുടെ ആഭ്യന്തര കലാപ രാഷ്ട്രിയവുമൊക്കെ വിവരിക്കുന്ന ആ നോവല്‍ “ക’യുടെ മരണത്തോട് അവസാനിക്കുന്നു. പാമുക്ക് ഓര്‍ഹാന്‍ എന്ന ടര്‍ക്കിഷ് എഴുത്തുകാരന്റെ ഭാവനാ സൃഷ്ടമായ ആ കഥ ഇന്ന് സത്യമായതുപോലെ തോന്നുന്നു. കഴിഞ്ഞ ദിവസം ഇസ്താബുളില്‍ നിന്നും കാണതായ പത്രപ്രവര്‍ത്തകന്‍ ഗഷോക്കിയുടെ മരണ വാര്‍ത്ത മടക്കയാത്രയില്‍ മനസ്സില്‍ ഒê വേദനയായി മഞ്ഞിനെçറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കി. സോളമന്റെ മനസ്സില്‍ സത്യം കൊല്ലപ്പെടുന്ന വഴികളെçറിച്ചുള്ള ചിന്തകളയിരുന്നു. എവിടെയും കണ്ണിലെ കരടായവര്‍ തുടച്ചു നീക്കപ്പെടുന്നു. അതു ടര്‍ക്കിയിലായാലും ഇന്ത്യയിലായാലും ഒരുപോലെ. ലതാ ലങ്കേഷ് കൊല്ലപ്പട്ടതെന്തിനായിരുന്നു? ആരുടേയോ അതിരുവിട്ട അധികാരക്കളികള്‍ അവര്‍ പുറം ലോകത്തെ അറീക്കുമോ എന്ന ഭയം. അധികാരം ലഹരിയാണ്. ചോദ്യം ചെയ്യപ്പെടുമോ എന്ന ഭയം. അധികാരികളുടെ അനീതിയെ ചോദ്യചെയ്ത് ചരിത്രമായവരുടെ രണഭൂമി കാéവാനുള്ള ഈ യാത്രയില്‍ താന്‍ ആരുടെ കൂടെയാണ്. സോളമന്‍ സ്വയം ചോദിച്ചു. അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരെയും തന്റെ പക്ഷത്തു ചേര്‍ത്തു പിടിച്ച ക്രിസ്തുവിന്റെ പക്ഷം അല്ലാതെ തനിക്ക് മറ്റൊê പക്ഷം ഉണ്ടോ. നീതി നിമിത്തം പീഡകള്‍ സഹിക്കുന്നവരെ തന്റെ അടുക്കലേക്ക് ക്ഷണിച്ചവന്റെ തോളോടു ചേര്‍ന്നു നില്‍ക്കാëള്ള ക്യപക്കായി സോളമന്‍ പ്രാര്‍ത്ഥിച്ചു. കെയിറോ വിമാനത്താവളത്തില്‍ കൗതുക കണ്ണുകളെ എണ്ണിത്തിട്ടപ്പെടുത്തി ഇടയന്‍ നീണ്ട താടി തടവി (ഇപ്പോള്‍ ഞങ്ങള്‍ ഇടയëം æഞ്ഞാടുകളും എന്ന രീതിയിലൊരു ബന്ധം വളര്‍ത്തിയിരുന്നു) യാത്രയുടെ ക്രമീകരങ്ങള്‍ വിശദീകരിച്ചു. “ആരും ഒറ്റതിരിഞ്ഞു പോകêത്. നമ്മള്‍ ഇവിടെ സുരക്ഷിതരാണ്. അമേരിക്കന്‍ പൗരത്വമുള്ള നമ്മുടെ സുരക്ഷ ഇവിടുത്തെ ഗവ. ഉത്തരവാതിത്വമായതിനാല്‍ നമ്മുടെ വാഹനത്തിനു മുമ്പും പിന്‍മ്പും തോക്കേന്തിയ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഉണ്ടാæം. ഒപ്പം ബസിനുള്ളിലും ആയുധ ധാരിയായ സെക്യൂരിറ്റിയുണ്ടായിരിക്കും. ഇവിടുത്തെ ടൂര്‍ ഓപ്പറേറ്ററും ഗൈഡും നിങ്ങളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യും. നിങ്ങളുടെ പെട്ടികള്‍ തിരിച്ചറിഞ്ഞ് അവരെ ഏല്‍പ്പിക്കുക.” അപ്പോഴേ#്ക്കും സ്വാഗതമോതി ഗണ്മാനോടൊപ്പം ടൂര്‍ ഗൈഡും, സഹായിയും ഞങ്ങള്‍ക്ക് സുരക്ഷിത വലയം പണിതു. ഇമ്മിഗ്രേഷന്‍ നടപടികല്‍ അവര്‍ത്തന്നെ പൂര്‍ത്തിയാക്കി ബസ്സില്‍ എയര്‍പോര്‍ട്ടിന് വെളിയിലിറങ്ങുപ്പോഴേക്കും ഏകദേശം പന്ത്രണ്ടുമണി. ഹോട്ടല്‍ ലക്ഷ്യമാക്കി പോലിസ് അകമ്പടിയോട് ഞങ്ങള്‍ ഈജിപ്റ്റില്‍çടിയുള്ള യാത്ര ആരംഭിച്ചു. ബസില്‍ ഒരൊരുത്തരും പരസ്പരം പരിചയപ്പെടലും; ചെറു വര്‍ത്തമാനങ്ങളിലും ഏര്‍പ്പെട്ടു. റോഡില്‍ പല ചെçപോസ്റ്റുകളിലും സുരക്ഷ ഭടന്മാര്‍ ബസിëള്ളില്‍ കടക്കുകയും യാത്രികരില്‍ ഭീകര വാദികള്‍ ഇല്ലായെന്നുറപ്പുവരുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരോ ചെക്ക് പോസ്റ്റില്‍ക്കൂടി കടì പോæമ്പോഴും ബസിലുള്ളവര്‍ ആശങ്കയോട് വെളിയിലെç നോçì. ഏതു നാഴികയിലും മതതീവ്രവാദികള്‍ നമുക്ക് ചുറ്റും മരണത്തിന്റെ തീയുണ്ടകള്‍ വിതയ്ക്കുമോ എന്ന ഭയം. ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്‌നേഹിതര്‍ ചാക്കോയും, അനിയനും, തങ്കച്ചനും, ബെന്നിയും മറ്റും പരസ്പരം നോക്കി ആശങ്കകള്‍ പèവെയ്ക്കുìണ്ടായിരുന്നു. അച്ചന്‍ എല്ലവêടേയും ഉള്ളറിഞ്ഞിട്ടെന്നപോലെ പറഞ്ഞു.; “ഒìം പേടിക്കാനില്ല. ഇതെന്റെ നാന്താമത്തെ യാത്രയാണ്. ആരു ചോദിച്ചാലും നമ്മള്‍ ഇന്ത്യക്കാരാണ്. അമേരിക്കക്കാരൊടാണ് മറ്റവര്‍ക്ക് കലിപ്പത്രയും.’ എല്ലാവരുടേയും മുഖത്ത് ചെറു പുഞ്ചിരി. ഇന്ത്യക്കരെന്നു പറയാന്‍ ഇഷ്ടപ്പെടാത്ത അരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടോ? വെറുതെ ഒരു തോന്നല്‍ എവിടെനിന്നോ സോളമനില്‍ അരിച്ചെത്തി. വംശിയ വിഭാഗിയതയെക്കാള്‍ വിനാശകരമായ ജാതിരാഷ്ട്രിയത്തിലേç ചുവടുമാറുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ സോളമന്റെ മനസ്സു നൊന്തു. ഇന്ത്യന്‍ ജനാധിപത്യത്തെçറിച്ച് എന്നും അഭിമാനമായിരുന്നു. മരണം എവിടേയും പതിയിരിക്കുന്നു. അത് ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുവിന്റെ പേരിലായാലും. ജീവിതം രണ്ടറ്റവും തുറന്ന ഒരു കുഴലാണ്. ജനനത്തില്‍ നാം ഒരറ്റത്തില്‍ നിന്നും തുടങ്ങുന്നു. മറ്റേതലíല്‍ മരണം. വഴിയൊന്നേയുള്ളു. പിന്നെ എന്തിന് ഭയപ്പെടണം. സോളമന്‍ ശലോമിയെ നോക്കി. വെളിയിലെ കാഴ്ച്ചയിലേക്കവര്‍ ഊര്‍ന്നിറങ്ങി. വീതിയുള്ള ഹൈവേയുടെ രണ്ടുവശത്തും മണല്‍ക്കാടുകള്‍ നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്നു. സഹാറാ മരുഭൂമിയുടെ തുടര്‍ച്ചാണ് ഈ എയര്‍പോര്‍ട്ടും പരിസരങ്ങളും എന്ന് ഗൈഡ് പറയുന്നുണ്ടായിരുന്നു. ഇനി നിങ്ങള്‍ വരുമ്പോള്‍ പുതിയ മനോഹരമായ എയര്‍പോര്‍ട്ടായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഒരു ഈജിപ്ഷന്റെ അഭിമനത്തോട് ഗൈഡ് പറഞ്ഞു. എയര്‍പോര്‍ട്ടിന്‌വേണ്ടി ആയിരങ്ങളെ æടിയൊഴിപ്പിക്കേണ്ടാത്ത, തണ്ണിര്‍ തടങ്ങല്‍ നികത്തേണ്ടാത്ത ഒരു രാജ്യത്ത്, സമരങ്ങളും, ഹര്‍ത്താലുകളും ഇല്ലാതെ ചുവപ്പുനാടകളില്‍ തീരുമാനങ്ങള്‍ ബന്ധികളാകാന്‍ വിധിക്കപ്പെടാത്ത ഒê നാട്ടില്‍ എല്ലാം നടക്കും എന്നു സോളമന്‍ ഓര്‍ത്തു. എയര്‍പോര്‍ട്ട് അതിര്‍ത്തി കഴിഞ്ഞതോട് നല്ല വീതിയുള്ള റോഡില്‍ നിരന്നൊഴുകുന്ന വാഹനങ്ങള്‍. ട്രാഫിക്ക് നിയമങ്ങളൊìം അവരെ ബാധിക്കുന്നില്ല. പശുവും പന്നിയും ഇല്ലെന്നതെഴിച്ചാല്‍, ഒരുത്തരേന്ത്യന്‍ റോഡിനെ ഓര്‍മ്മിപ്പിçന്ന തിരക്ക്. ആണും പെണ്ണും ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ റോഡുകള്‍ മുറിച്ചു കടക്കുന്നു. പണിതീരാത്ത ബഹുനിലക്കെട്ടിടങ്ങളുടെ നീണ്ട നിര. പുതിയ സെറ്റില്‍മെന്റുകളാണന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു. ഇവിടെ എല്ലാം ആള്‍ത്താമസം ഉണ്ടെന്നും, ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി. വീടുകളുടെ പണി മുതലാളിമാര്‍ തീര്‍ക്കാത്തതാണന്നും കൂട്ടിച്ചേര്‍ത്തു. സിമിന്റു കട്ടകള്‍കൊണ്ട്് തീര്‍ത്ത അപ്പാര്‍ട്ടുമെന്റുകളുടെ ബാല്‍ക്കണികളിലും, ജനാലകളിലും നനച്ച തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. കെട്ടിടങ്ങള്‍ക്കിടയിലെ ഇടവഴികളില്‍ കുട്ടികള്‍ വിവിധ കളികളീല്‍ ഏര്‍പ്പെട്ടിരിçì. പ്ലാസ്റ്റിക്കും ഒഴിഞ്ഞæപ്പികളും ചിതറിക്കിടക്കുന്ന തെരുവ്. നിരത്തിലെ പലവാഹനങ്ങളും പഴയതോ, ഇടത്തരം വിലയുള്ളതൊ ആയിരുന്നു. പെട്ടി ഓട്ടോ മാതിരിയുള്ള വാഹനങ്ങളില്‍ പഴക്കുലകളും, പച്ചക്കറികളും കൊണ്ടുപോæന്നതു കണ്ടു. ഇവിടുത്തെ മുഖ്യവêമാന മാര്‍ഗ്ഗം ടൂറിസമാണന്ന് ടൂര്‍ ഗൈഡ് ആêടെയോ ചോദ്യത്തിനുത്തരമായി പറഞ്ഞു. കൂടാതെ ധാരാളം മിനറല്‍സിനാല്‍ സമ്പന്നമാണിവിടം. ഇഷ്ടിക, സിമിന്റെ, ഗ്രാനേറ്റ് എന്നിവയുടെ കയറ്റുമതി നല്ല വêമാന മാര്‍ഗ്ഗം തുറക്കുന്നു. കൃഷിയിടങ്ങള്‍ കുറവാണെങ്കിലും ഉള്ള സ്ഥലത്തെ പച്ചക്കറികളും പഴങ്ങളും കയറ്റുമതി ഉന്ന്നങ്ങളാണ്. ഗൈഡ് തെല്ലഭിമാനത്തോട് പറഞ്ഞു. ഒരു ചായക്കടയിലിരുന്ന് ഹുക്ക വലിക്കുന്നവരെ കണ്ടപ്പോള്‍, മണല്‍ക്കാടുകളേയും, പാറക്കെട്ടുകളേയും ഒഴിച്ചാല്‍, വീണ്ടും താനൊêത്തരേന്ത്യന്‍ പട്ടണത്തിലൂടെയാé കടന്നു പോകുന്നതെന്ന് സോളമന്‍ നിരീക്ഷിച്ചു. ചിലപ്പോള്‍ ജിവിത ശൈലിയുടെ ഏകീഭാവമായിരിക്കാം. പ്രവാസത്തിലെ ജനം എവിടെയെല്ലാം ചിതറിയിട്ടുണ്ടെന്ന് ആരു കണ്ടു. വസ്ത്രധരണത്തില്‍ മതചിഹ്നങ്ങള്‍ കാര്യമായിക്കണ്ടില്ല എന്ന കാര്യം പ്രത്യേക ശ്രദ്ധയില്‍ പെട്ടു. ഒരോ പ്രദേശത്തും മതം വിഭിന്നമുഖാവരണം ആണല്ലോ അണിയാറുള്ളത്. തീവ്രവാദം പ്രച്ഛന്നവേഷത്തില്‍ ആയിരിíാം. അല്ലെങ്കില്‍ ഇത്രമാത്രം ചെçപോസ്റ്റുകള്‍ എന്തിന്. എവിടെയൊക്കയോ മറവിലും തെളിവിലും അവര്‍ കാéമായിരിക്കും. ആ ചിന്ത ഭയത്തിന്റെ ഒരു കനല്‍ ഉള്ളിലേക്ക് തള്ളിയെങ്കിലും, എരിച്ചിലിന്റെ ചൂട് പുറത്തു കാണിച്ചില്ല. എന്തിനേയും നേരിടാëള്ള ഒരു മാനസ്സിക അവസ്ഥയെ സ്വരുക്കൂട്ടാന്‍ മനസ്സിനോട് പ്രാര്‍ത്ഥിച്ചു. ഡൗണ്‍ ടൗണിലേç കടക്കുന്തോറും നഗരത്തിന്റെ കെട്ടും മട്ടും ആകെ മാറുന്നു. വൃത്തിയും വെടുപ്പുമുള്ള റോഡുകള്‍. വലിയ കെട്ടിടങ്ങള്‍. പണക്കാരുടെ സൗധങ്ങള്‍. യുണിവേഴ്‌സിറ്റികള്‍. പാന്‍സും ഷര്‍ട്ടും ധരിച്ച പെണ്‍æട്ടികള്‍. ഈജിപ്റ്റിന്റെ മാറിയ മുഖം. ചെക്ക് പോസ്റ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. മêഭൂമിയുടെ ലക്ഷണങ്ങള്‍ മാറിയിരിçì. അങ്ങിങ്ങായി പച്ചത്തലപ്പുകള്‍ തലയുയത്തി നില്‍ക്കുന്നു. അലങ്കാരപ്പനകള്‍ വളര്‍ì നില്‍çന്ന കൂറ്റന്‍ ഹോട്ടലില്‍ എയര്‍പോര്‍ട്ടിലെപ്പോലെയുള്ള സെക്യൂരിറ്റി ചെക്കുകള്‍ കഴിഞ്ഞ് മുറിയില്‍ എത്തുമ്പോഴേക്കും നന്നേ ക്ഷീണിച്ചിരുന്നു. കുളിയും മറ്റും കഴിഞ്ഞ് എല്ലാവരുêം അച്ചന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ ലോബിയില്‍ എത്തി. നൈയില്‍ നദിയില്‍çടിയുള്ള ഒê ബോട്ടു യാത്രക്കായി എല്ലാവരും ബസ്സില്‍ കയറി. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. ഗൈഡ് നൈല്‍ നദിയെçറിച്ചുള്ള ഒരുലഘുവിവരണത്തിലേç കടക്കുകയാണ്. ചെറുക്ലാസുകളിലെന്നോ പഠിച്ച പാഠഠങ്ങളിലുടെയുള്ള യാത്ര. ഈ ചരിത്ര സത്യങ്ങളെ നേരില്‍ കാണാന്‍ കഴിയുന്നതിലുള്ള ഉള്‍പ്പുളകം സോളമനെ മറ്റൊê തലത്തിലേക്ക് ഉയര്‍ത്തി. ആഫ്രിക്കയിലെ എത്യോപ്യയില്‍ ഉത്ഭവിച്ച്, നാലായിരത്തി ഒêനൂറ്റി മുപ്പത്തിരണ്ടു മൈല്‍ യാത്രചെയ്ത് മെഡിട്രേനിയന്‍ കടലില്‍ നിമഗ്‌നമാæന്ന നൈല്‍. അതിന്റെ നീലയും വെള്ളയും ശാഖകള്‍ ഈജിപ്റ്റില്‍ ഒന്നാകുന്നു. ലോകത്തിലെ ആദ്യ നദീതടസംസ്കാരങ്ങളായ അലക്‌സാന്‍ഡ്രിയ മെസൊപ്പെട്ടോമിയ എന്നി നഗരങ്ങള്‍ നൈലിന്റെ സംഭാവനയാണ്. ഇടതുവശത്തെ ഒരു ചെറിയ സമതലം ചുണ്ടി, അവിടെയായിരുന്നു ഫറവോന്റെ കൊട്ടാരം. ആ കാéന്ന നദീതീരത്താണ് ഞാങ്കണപ്പുല്ലുകള്‍ക്കിടയില്‍ മോശയെ ഫറവോന്റെ പുത്രി കണ്ടെത്തിയത്. ഗൈഡ് പറഞ്ഞു. എല്ലാവêം ആകാംഷയോട് ബസ്സിന്റെ ജനാലകളില്‍ക്കൂടി വെളിയിലേç നോക്കി. അവര്‍ കാലത്തില്‍ പുറകോട്ടോഴുകി. ബസ്സിലാകെ ഒê നിശബ്ദത തളം വെച്ചു. നിശബ്ദതയെ കീറി പുറകില്‍ നിìം ഒê ശബ്ദം ഉയര്‍ന്നു. “”ഞങ്ങള്‍ക്ക് വിശക്കുന്നു.’’ അതൊരു രോദനമായിരുന്നു. പെട്ടന്ന് ബസ്സിലുള്ളവര്‍ എല്ലാം നൈയില്‍ നദിയേയും, അതില്‍ ഒഴുകിവêന്ന മോശക്കുഞ്ഞിനേയും, ഫറവോനേയും ഒക്കെ മറന്ന് കേട്ട നിലവിളിക്കൊപ്പം കൂടി. അപ്പോള്‍ അച്ചന്റെ ഭാവം മാറി; വളര്‍ന്ന ഒരു സമരനേതാവായി മാറുകയും ചെയ്തുകൊണ്ട് പറഞ്ഞു: “”പണ്ടും നിങ്ങള്‍ ഇങ്ങനെതന്നെയായിരുന്നു. മêഭൂമിയിലെ നീണ്ട യാത്രയില്‍ നിങ്ങള്‍ തിന്നാനും കുടിക്കാëമായി എന്നോട് കലഹിച്ചു. കാനാന്‍ ദേശത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കാമെന്നു ഞാന്‍ എന്റെ യഹോവയോടു ചെയ്ത കാരാര്‍ ഓര്‍ത്തു ഞാന്‍ കരഞ്ഞു. അപ്പോള്‍ എന്റെ യഹോവ മêഭൂമിയില്‍ നിങ്ങള്‍ക്ക് മന്നയും കാടപ്പക്ഷികളെയും ഇറക്കിത്തന്നതു നിങ്ങള്‍ മറന്നോ?’’ അച്ചന്‍ ആളാകെ മാറി ഒരു മഹാമേരുപോലെ വളര്‍ന്നതായവര്‍ç തോന്നി. ഇതാ മോശ... ആരോ പിറുപിറുത്തു. ഒന്നു നിര്‍ത്തി അച്ചന്‍ തുടര്‍ì: “”ഇതൊരു തീര്‍ത്ഥയാത്രയാണ്. വാഗ്ദത്തഭൂമിയിലേçള്ള യാത്ര.’’ അച്ചന്‍ നീണ്ട താടി തടവി എന്തോ ഓര്‍മ്മകളില്‍ ഉടക്കി മറ്റൊരു കാലത്തില്‍ ആയിരുന്ന അച്ചന്‍ സ്വത്വത്തിലേക്കിറങ്ങുകയും, ഒരൊത്തുതീര്‍പ്പെന്നപോലെ ടൂര്‍ ഓപ്പറേറ്ററെ നോക്കി പറഞ്ഞു: “”വൈകിട്ട് ഹോട്ടലില്‍ നമുക്ക് നല്ല ഭക്ഷണം കിട്ടും. അതുകൊണ്ട്് ഏതെങ്കിലും ലഘുഭഷണം കിട്ടുന്ന കടയില്‍ വണ്ടി നിര്‍ത്തണം.’’ ലഘു ഭഷണം എല്ലാവര്‍ക്കും സമ്മതമായിരുന്നു. സമയ ലാഭവും ധനലാഭവും അതില്‍ അടങ്ങിയിരുന്നു. അറബിനാടുകളിലെല്ലാം സുലഭമായ ഫിലാഫിലും, ഷഹര്‍മയും. നിര്‍ദ്ദേശിക്കപ്പെട്ടു. ഫിലാഫില്‍, ഗ്രീന്‍പീസ് അരച്ച് എണ്ണയിലിട്ട് വറുത്ത് പീത്താ റൊട്ടിയില്‍ വെച്ചു കഴിക്കുന്നു. ഷഹര്‍മ, ഇറച്ചി കഷണങ്ങളാക്കി കമ്പിയില്‍ æത്തി അടിയിലെ എരിയുന്ന തീയ്യില്‍ കറക്കി വേവിച്ചെടുക്കുന്നു. ആവശ്യക്കാര്‍ അവരവരുടെ രുചി ടൂര്‍ ഓപ്പറേറ്റര്‍ അഹമ്മതിനെ അറിയിച്ചു, ഒരു ഡോളറില്‍ എല്ലവരും വിശപ്പിന്റെ പിടിയില്‍ നിന്നും വിട്ട് യാത്രയില്‍ ആയി. (ഈ æറിപ്പ് കൃത്യമായ കണക്കുകളുടെയോ, ശാസ്ത്രിയ തെളിവുകളുടെയോ അടിസ്ഥാനത്തിലുള്ളതല്ല. ഒê യാത്രാവിവരണമായി തുടങ്ങി ഒരു ഭാവനാ സൃഷ്ടിയായി രൂപപ്പെടുകയായിരുന്നു. കേട്ടറുവുകളും കണ്ട ിവുകളും കൂടാതെ പഴയനിയമത്തിലെ ഉന്ത്തി, പുറപ്പാട് മുതലായ ഭാഗങ്ങളിലെ പരാമര്‍ശങ്ങളും എന്റേതായ മാറ്റങ്ങളോടെ ഉപയോഗിച്ചിട്ടുണ്ട്്. മോശയോടൊപ്പമുള്ള സാറ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ്. പലകാര്യങ്ങളും വിട്ടുപോയിട്ടുണ്ടാകാം. പോയ സ്ഥലങ്ങളുടെ ക്രമവും, ചില വിവിയരണങ്ങളും എന്റെ ഭാര്യ ലാലിയുടെ ഡയറിക്കുറിപ്പില്‍ നിന്നും എടുത്തിട്ടുള്ളതാണ്. എല്ലാം പൂര്‍ണ്ണവും ശരിയും ആകണമെന്നില്ല. അപാകതകള്‍ ക്ഷമിക്കുക). തുടരും. Facebook Comments Comments ഫലിതം -ബെര്‍ണാഡ്‌ ഷാ! 2020-07-11 05:25:12 പള്ളിയിലെ വികാരിയച്ചൻ മരിച്ചു. ശവമടക്ക് പണച്ചിലവുള്ള കാര്യമാണ്. ഇടവകക്കാർ പിരിവിനിറങ്ങി. ബർണാഡ് ഷായുടെ വീടിനു മുൻപിൽ എത്തിയപ്പോൾ പോകണോ പോകണ്ടയോ...ഒരു സംശയം. ഷാ വിശ്വാസിയല്ല, മാത്രമല്ല, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേർന്ന അപൂർവ്വ പ്രതിഭാസമാണ് എന്ന് അച്ചൻ നേരത്തെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്തായാലും പോയി നോക്കാം, ഒരാൾ പറഞ്ഞു. നമ്മൾ ന്യായമായ കാര്യത്തിനാണ് പോകുന്നത്. കാശ് തരില്ല എന്നല്ലേ വരൂ, വെടിവെച്ചു കൊല്ലാനൊന്നും പോകില്ലല്ലോ. അങ്ങിനെ സംഘം ഷായുടെ വീട്ടിലെത്തി. ഷാ പൂമുഖത്തുണ്ട്, എന്തോ വായിച്ചിരിക്കുന്നു. കാര്യം പറഞ്ഞു. ഓരോ പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാറില്ലല്ലോ. ഷാ എണീറ്റു. സംഘം പിന്നോട്ട് ഒരു ചുവടു വച്ചു. ഷാ അകത്തേക്ക് പോയി. തോക്കെടുക്കാനാണ്. സ്ഥലം വിട്ടേക്കാം. സംഘം തിരിഞ്ഞു നടക്കാൻ തുടങ്ങി. ഗേറ്റിനടുത്തെത്തിയപ്പോൾ പുറകിൽ നിന്ന് ആരോ കൈകൊട്ടുന്നു. ഷായാണ്. "വരൂ." ഭാഗ്യം. വെടി കിട്ടിയില്ലെന്ന് മാത്രമല്ല സംഭാവന കിട്ടുകയും ചെയ്യും. "ഒരു പുരോഹിതന്റെ സംസ്കാരം നടത്തണമെന്നല്ലേ പറഞ്ഞത്?" "അതെ" " ഒരു പൌണ്ട് ആണ് ആവശ്യം, അല്ലെ?" "അതെ." " ഇതാ മൂന്ന് പൌണ്ട് ഉണ്ട്. കിട്ടുമെങ്കിൽ രണ്ടെണ്ണത്തിനെക്കൂടി സംസ്കരിക്കൂ."- andrew പ്രവാചകൻ 2020-07-11 19:27:13 മോശെ യഹോവയോടു: "കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും" ആകുന്നു എന്നു പറഞ്ഞു. അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. അമേരിക്കയെ അതിന്റെ വിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരു മോശയെ ദൈവം ഒരുക്കുന്നുണ്ട് . അവന് വിക്കുണ്ട്, അവൻ മറവിയുള്ളവൻ എന്ന് അവന്റെ ശത്രുക്കൾ പറഞ്ഞു പരത്തുന്നു . എങ്കിലും അവനായിരിക്കും ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് നിങ്ങളെ 'മോശ'യെപ്പോലെ നയിക്കാൻ പോകുന്നത് . യേശുവിനെ വിട്ട് ഓടിപോയവർ ലജ്ജിക്കും. അവരെ ജനം പുച്ഛത്തോടെ കാണുകയും ചെയ്യും. നിങ്ങൾ ബുദ്ധിയുള്ളവർ എങ്കിൽ ഒരിക്കലും ട്രംപിനെക്കുറിച്ചു പറയാതിരിക്കുക. Visvanadhan Divakaran.NJ 2020-07-11 20:52:10 ''മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ?''- അപ്പോള്‍ എന്തിനു ആണ് യഹോവ ഇത്തരം ഉണ്ടാക്കല്‍ ഉണ്ടാക്കിയത്.? ടോപ്‌ സീക്രറ്റ് 2020-07-11 21:22:15 അന്വേഷണങ്ങൾ ആഴമുളളതായിരിക്കട്ടെ ............................... നിരന്തരം കലഹിച്ചിരുന്നു, രണ്ടു ഗോത്രങ്ങൾ. ഒരു കൂട്ടർ മലയുടെ മുകളിലും, മറുഭാഗം താഴ്‌വാരത്തിലുമാണു വസിച്ചിരുന്നത്. ഒരു ദിവസം മലമുകളിലുള്ളവർ, താഴ് വാരത്തിലുള്ളവരെ ആക്രമിച്ചു്, ഒരു കുട്ടിയെ തട്ടിയെടുത്തു. താഴ് വരയിലുള്ള ആർക്കും, കുത്തനേയുള്ള മല കയറി പരിചയമില്ലായിരുന്നു! എങ്കിലും, ഒരു സംഘം കുട്ടിയെ വീണ്ടെടുക്കാൻ മല കയറിത്തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും പകുതി ദൂരം പോലും കയറാനാകാതെ, അവർ തിരികെപ്പോരുവാൻ തയ്യാറായി. അപ്പോഴതാ കുട്ടിയുടെ അമ്മ, കുട്ടിയേയുംകൊണ്ടു്, മലയിറങ്ങി വരുന്നു! അത്ഭുതത്തോടെ അവർ ചോദിച്ചു: "ഇതെങ്ങനെ സാധിച്ചു?" അമ്മ മറുപടി പറഞ്ഞു: "നിങ്ങൾ അന്വേഷിച്ചതു നിങ്ങളുടെ കുട്ടിയേയല്ല. എന്നാൽ, ഞാനന്വേഷിച്ചതു്, എൻ്റെ കുട്ടിയേയാണു്!" സ്വയം പ്രചോദിതമായ അന്വേഷണങ്ങളെ, അർക്കും ഒന്നിനും, വഴി മുടക്കാനാകില്ല ! ഓരോ അന്വേഷണത്തിൻ്റെയും ആഴം നിശ്ചയിക്കുന്നതു്, തേടുന്നവനും, തേടപ്പെടുന്നവയും തമ്മിലുള്ള ബന്ധമാണു്! തട്ടിപ്പ് വെട്ടിപ്പ് ഉടായിപ്പ് 2020-07-12 00:01:38 കിട്ടിയ ജീവിതം കുട്ടിച്ചോറാക്കിയതിനു ശേഷം വിശുദ്ധനാട് സന്ദർശിക്കട്ടെന്തു കാര്യം. അവൻ അവിടില്ല. ഒരു മഹാ കള്ളനാണ് അവിടെ ഭരിക്കുന്നത് ഇവിടെ ഭരിക്കുന്നവന്റെ കൂട്ടുകാരൻ . തട്ടിപ്പ് വെട്ടിപ്പ് ഉടായിപ്പ് നാ തനി യാഹൂ Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
ജീവിതസൗന്ദര്യം ലഹരിയായി കണ്ടിരുന്ന കാലത്തുനിന്ന്‌ എത്രപെട്ടെന്നാണ്‌ നമ്മുടെ യുവതലമുറ ലഹരിയുടെ സൗന്ദര്യം ജീവിതമായി കാണുന്ന കാലത്തേക്ക്‌ നടന്നുപോയത്‌. എത്രയെത്ര കുട്ടികൾ അകാലത്തിൽ മരണത്തിലേക്ക്‌ നടന്നടുത്തു. ഇനിയൊരു തിരിച്ചുയാത്ര ഇല്ലാത്തവിധം മാനസികമായി തകർന്നവരെത്ര... അതിലേറെ കുടുംബങ്ങൾ... കൂടെ നിൽക്കുന്നവർക്ക്‌ തീരാവേദനമാത്രം നൽകുന്ന ഈ ലഹരി ഉപയോഗത്തിന്‌ അറുതിവരുത്താൻ നാമോരോരുത്തരും യോദ്ധാക്കളായി രംഗത്തിറങ്ങിയേ മതിയാകൂ... സർക്കാരിനൊപ്പം ഈ നീക്കത്തിൽ ദേശാഭിമാനിയും അണിചേരുന്നു.... നമുക്ക്‌ തിരികെ പിടിക്കാം ജീവിതസൗന്ദര്യം . ഉമ്മ വറ്റിപ്പോയ ചുണ്ടുകൾ സ്കൂളിൽനിന്നെത്തിയാൽ അമ്മയ്‌ക്കൊരുമ്മ... അതവളുടെ പതിവായിരുന്നു. പൂമ്പാറ്റയെപ്പോലെ മനോഹരമായി ചിരിച്ച്‌ പാറിനടന്നിരുന്ന ആ പത്താം ക്ലാസുകാരി പെട്ടെന്നൊരു ദിവസം ആ ശീലം വേണ്ടെന്നുവച്ചു. അടുത്ത് വിളിച്ചാൽ വരാതായി. സ്കൂളിൽനിന്നെത്തിയാൽ പലതവണ ബ്രഷ് ചെയ്യും. ചോദിച്ചാൽ ദേഷ്യപ്പെടും. എല്ലാവരും അഭിനന്ദിച്ചിരുന്ന ചുവന്ന ചുണ്ടുകളിൽ നിറവ്യത്യാസം കണ്ടുതുടങ്ങി. പെർഫ്യൂം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി, പ്രത്യേകിച്ച് വിരലുകളിൽ. എറണാകുളത്തെ പ്രമുഖ സ്കൂളിലെ ആ മിടുക്കി പഠനത്തിലും പിന്നോട്ടായപ്പോൾ അമ്മയ്‌ക്ക്‌ സംശയമായി. ബാഗ് പരിശോധിച്ചപ്പോൾ കഞ്ചാവ് ബീഡി. സഹപാഠിയായ കാമുകനായിരുന്നു ഗുരു. അവനൊപ്പം സിഗററ്റിൽ തുടങ്ങി ലഹരി മതിയാകാതെ വന്നതോടെയാണ്‌ കഞ്ചാവിലെത്തിയത്‌. കാമുകനുമായുള്ള ബന്ധം പുറത്തായപ്പോൾ അവൾ ആത്മഹത്യാ ഭീഷണി മുഴക്കി. ‘ആണുങ്ങൾക്കാകാമെങ്കിൽ പെണ്ണുങ്ങൾക്കെന്താ’ കൗൺസലിങ്ങിൽ അവൾ പൊട്ടിത്തെറിച്ചു. എക്‌സൈസ് വകുപ്പിന്റെ ‘വിമുക്തി’ കേന്ദ്രത്തിൽ ചികിത്സയിലാണ് ഇന്ന്‌ ഈ മിടുക്കി. കിട്ടാതെപോയ ഉമ്മകൾക്കായി കണ്ണീരോടെ കാത്തിരുപ്പാണ്‌ അമ്മയും... കൊച്ചി ലഹരിയുടെ ഹബ്ബാകുന്നു അച്ഛൻ ഗൾഫിൽ വലിയ വ്യാപാരി, അമ്മയും അവിടെ ഉന്നത ജോലിയിൽ. പ്ലസ്‌ടുവരെ ഗൾഫിലെ സ്‌കൂളിൽ ഒന്നാമനായി പഠിച്ച ജീവൻ (പേര്‌ സാങ്കൽപ്പികം) അച്ഛനമ്മമാരുടെ താൽപ്പര്യപ്രകാരമാണ്‌ എറണാകുളത്തെ പ്രമുഖ എൻജിനിയറിങ്‌ കോളേജിലെ പഠനത്തിന്‌ നാട്ടിലെത്തിയത്‌. ഒരു വർഷംകൊണ്ട്‌ അവൻ പേരെടുത്തു, പഠനത്തിലല്ലെന്നുമാത്രം. 25 എൽഎസ്‌ഡി സ്‌റ്റാമ്പ്‌ സഹിതം ആ മിടുക്കൻ എക്‌സൈസ്‌ പിടിയിലായി. പരീക്ഷകളിൽ തോറ്റുതുടങ്ങിയ ജീവൻ കൂട്ടുകാരോടും അധ്യാപകരോടും അനാവശ്യമായി ദേഷ്യപ്പെടും. ഹോസ്റ്റലിൽവച്ച്‌ സുഹൃത്തിനുനേരെ കത്തി വീശി. അവനെക്കുറിച്ചുള്ള കഥകൾ ഓരോന്നായി അച്ഛനമ്മമാർ കണ്ണീരോടെ കേട്ടുനിന്നു. കഞ്ചാവിൽ തുടങ്ങിയ ലഹരി ഉപയോഗം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പിലുമെത്തി. അയച്ചുതരുന്ന പണം ആഡംബര ജീവിതത്തിനും മയക്കുമരുന്ന്‌ ഉപയോഗത്തിനും തികയാതെ വന്നപ്പോൾ മയക്കുമരുന്ന്‌ കച്ചവടവും ആരംഭിച്ചിരുന്നു. അതിനിടെയാണ്‌ എക്‌സൈസ്‌ വലയിലായത്‌. ലഹരിവിമുക്തി കേന്ദ്രത്തിലെ ചികിത്സയ്‌ക്കുശേഷം അവനിപ്പോൾ പതിയെ പഴയ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്നു. പ്രൊഫഷണലുകൾക്കുമുതൽ സ്‌കൂൾ കുട്ടികൾക്കുവരെ ലഹരിമരുന്നുകൾ സുലഭമായി കിട്ടുന്ന കൊച്ചിയുടെ മാറിയ മുഖം ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എൻസിആർബി) കണക്കുകളിൽ കാണാം. അതുപ്രകാരം കഴിഞ്ഞവർഷം ലഹരി കേസുകളുടെ നിരക്കിൽ (നർകോട്ടിക്‌ ഡ്രഗ്സ്‌ നിയമപ്രകാരം) കൊച്ചിയാണ്‌ മൂന്നാമത്‌. ഒരുലക്ഷംപേരിൽ നാൽപ്പത്തിമൂന്നാണ്‌ കൊച്ചിയിലെ ലഹരി കേസുകളുടെ നിരക്ക്‌. ഇൻഡോർ, ബംഗളൂരു എന്നിവയാണ്‌ കൊച്ചിക്കുമുന്നിലുള്ളത്‌. മൊത്തം ലഹരി കേസുകളുടെ എണ്ണത്തിൽ നാലാമതും–- 910 കേസ്‌. ഒന്നരമാസത്തിനിടെ നഗരത്തിൽ നടന്ന ഏഴ്‌ കൊലപാതകത്തിൽ അഞ്ചിലും ലഹരിയുടെ സ്വാധീനമുണ്ടായിരുന്നു. ലഹരിക്കെതിരെ ക്യാമ്പയിന് ഇന്ന്‌ തുടക്കം മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് വ്യാഴാഴ്‌ച തുടക്കമാകും. കേരളപ്പിറവി ദിനംവരെയാണ് ആദ്യഘട്ട പ്രചാരണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും രാവിലെ 9.30ന്‌ ഉദ്ഘാടനച്ചടങ്ങ് നടക്കും. രാവിലെ 10ന്‌ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. വ്യാഴവും വെള്ളിയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. എല്ലാ അയൽക്കൂട്ടങ്ങളും ഞായറാഴ്‌ച ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ സദസ്സ്‌ സംഘടിപ്പിക്കും. 16ന് വൈകിട്ട് നാലുമുതൽ ഏഴുവരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ്‌ സംഘടിപ്പിക്കും.16 മുതൽ 24 വരെ തീരദേശമേഖലയിലും പ്രത്യേകമായ പ്രചാരണം സംഘടിപ്പിക്കും. 24ന് വൈകിട്ട് എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിക്കും. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : drugs mafia anti drugs campaign ലഹരിമാഫിയ ലഹരിവിരുദ്ധ ക്യാമ്പയിൻ ലഹരി ഉപയോഗം കായികക്ഷമത മറ്റു വാർത്തകൾ 161 പേർ അകത്താകും 115 പേരുടെ സ്വത്ത്‌ കണ്ടുകെട്ടും ; ലഹരിമാഫിയക്ക്‌ പൂട്ടിട്ട്‌ സർക്കാർ ജീവനെടുക്കുന്ന ലഹരിമാഫിയ ജയില്‍ വകുപ്പില്‍ മെയില്‍ വാര്‍ഡന്‍: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 16 മുതല്‍ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജര്‍ തസ്‌തിക; കായികക്ഷമതാ പരീക്ഷ ജൂണ്‍ അഞ്ചിന് അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 കായികക്ഷമതാപരീക്ഷ 11 ന് ഖസാക്കിന്റെ കഥാകാരനൊപ്പം-ദിൽസെ; ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര പന്ത്രണ്ടാം ഭാഗം നേഹ എഴുതി, സ്വപ്നങ്ങൾ നിറമുള്ള പൂക്കളായ്‌ അറിവിൻ ആകാശമേ നാളെകൾ ഇതാ.... വീഴരുത് ; ഗ്രീൻ വാഷിങ്‌ മുന്നിലുണ്ട് ---- Categories വാരാന്തം അക്ഷരമുറ്റം കിളിവാതില്‍ പ്രധാന വാർത്തകൾ ഇരട്ടഗോളുമായി ബ്രൂണോ തിളങ്ങി; പോർച്ചുഗലും അവസാന പതിനാറിൽ വിഴിഞ്ഞം: സർക്കാർ നടപടികൾക്ക് സർവകക്ഷി പിന്തുണ കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ താൽക്കാലിക വിസിക്കും അധ്യാപന പരിചയം നിർബന്ധം: യുജിസി വിഴിഞ്ഞം: ആവശ്യങ്ങളിലെല്ലാം നടപടി ജഡ്‌ജി നിയമനം: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ താക്കീത്‌ റെയിൽവേയുടെ കോർപറേറ്റുവൽക്കരണത്തെ ചെറുക്കണം: തപൻ സെൻ നയതന്ത്ര സ്വർണക്കടത്ത്‌: വിചാരണ കേരളത്തിനു പുറത്തേക്ക്‌ മാറ്റാനാകില്ല തരൂരിന്റെ സന്ദർശനം: സതീശന്റെ തട്ടകത്തിലും ഐ ഗ്രൂപ്പിൽ വിള്ളൽ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തരമായി പിന്മാറണം: ഇ പി ജയരാജൻ ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
ഒരു പെൺകുട്ടിക്ക് ഒരു പേര് തിരഞ്ഞെടുക്കുന്നു നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണിത്, നിങ്ങൾ അത് മികച്ച തീരുമാനത്തോടെ ചെയ്യണം, കാരണം അത് എന്തെങ്കിലും ആയിരിക്കും ജീവിതകാലം മുഴുവൻ അവൻ അതിന്റെ ഭാഗമാകും.. ഞങ്ങൾ ഓഫർ ചെയ്യുന്ന ലിസ്റ്റിൽ, ക്ലാസിക്, ഗംഭീരമായ പെൺകുട്ടികളുടെ പേരുകൾ ഞങ്ങൾ വിശദമാക്കുന്നു, അതുവഴി അവർക്ക് അർഹമായ വ്യക്തിത്വം സൃഷ്ടിക്കാൻ കഴിയും. ആളുകളുടെ പേരുകൾ അവർ അർഹിക്കുന്നു. ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും, അവയിൽ പലർക്കും ഇതിനകം ഒരു അർത്ഥവും വ്യക്തിത്വവും ഉണ്ട്, അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങളുടെ ഭാവി കുഞ്ഞിന് ആ മനോഹരമായ പേര് നൽകാനും ഞങ്ങൾ കാണിക്കുന്ന ഏതെങ്കിലുമൊരു ചെറിയ നോട്ടം എപ്പോഴും വിലമതിക്കുന്നു. 1- മാർട്ടിന: ഇത് ലാറ്റിൻ ഉത്ഭവമാണ്, അതിന്റെ അർത്ഥം "ചൊവ്വയിൽ നിന്നുള്ള യുദ്ധത്തിന്റെ ദൈവം", "ചൊവ്വയിൽ നിന്നുള്ള സമർപ്പിത വ്യക്തി" എന്നാണ്. അവർക്ക് ലളിതവും ക്ലാസിക് വ്യക്തിത്വവുമുണ്ട്, അവരെ ചുറ്റിപ്പറ്റിയുള്ള എല്ലാറ്റിന്റെയും സ്നേഹികളാണ്. അവർ സംരംഭകരും ഉത്തരവാദിത്തമുള്ളവരും അവബോധമുള്ളവരുമാണ്. 2- മരിയ: എബ്രായ ഉത്ഭവം, "ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ" എന്നാണ്. അവർ സമാധാനപരവും സംവേദനക്ഷമതയുള്ളവരും മധുരവും സ്വരച്ചേർച്ചയുള്ളവരുമാണ്. അവർ എപ്പോഴും സന്തോഷവും ശുഭാപ്തിവിശ്വാസവുമാണ്, അവർ എല്ലാ ചെറിയ വിശദാംശങ്ങളും ശ്രദ്ധിക്കുന്നു, അവരുടെ ജീവിതത്തിൽ പ്രണയമുണ്ട്. 3- കാർല: ഇത് ജർമ്മനിക് ഉത്ഭവമാണ്, അതിനർത്ഥം "ശക്തനായവൻ" എന്നാണ്. അവൾക്ക് ശക്തവും നിശ്ചയദാർഢ്യമുള്ളതുമായ വ്യക്തിത്വമുണ്ട്, അവൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അവൾ സ്വയം പരിഹരിക്കുന്നു. അവർ വളരെ സ്വതന്ത്രരാണ്, പരിണമിക്കാൻ ഭയപ്പെടുന്നില്ല, വളരെ വ്യക്തമായ ആശയങ്ങളുണ്ട്. 4- പ്രഭാതം: ഇത് ലാറ്റിൻ ഉത്ഭവമാണ്, അതായത് "പ്രഭാതത്തിലെ സ്ത്രീ", "വെളുത്ത" അല്ലെങ്കിൽ "പ്രഭാതം". അവർ വളരെ സ്വതന്ത്രരും ഉദാരമതികളും അർപ്പണബോധമുള്ളവരും പ്രകൃതി സ്നേഹികളുമാണ്. പ്രണയ വിഷയത്തിൽ അവൾ വളരെ ലിബറലും പ്ലാനിംഗുമാണ്. 5-വേഗ: അറബിക് വേരുകളുള്ളതും "വീഗ" എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതും "വീഴുന്നവൻ", "വളർച്ചയുള്ള സ്ത്രീ" എന്നാണ്. അവർ വളരെ ദയയുള്ള, റൊമാന്റിക്, വികാരാധീനരായ ആളുകളാണ്. തങ്ങളാൽ കഴിയുന്നതെല്ലാം മറ്റുള്ളവർക്ക് നൽകാനും ജോലിയിൽ എല്ലാ ശ്രമങ്ങളും നൽകാനും അവർ എപ്പോഴും സ്വയം സമർപ്പിക്കുന്നു. 6- മെഴുകുതിരി: ഇത് ലാറ്റിൻ ഭാഷയിൽ നിന്ന് വരുന്ന ഒരു പേരാണ്, "പ്രകാശമുള്ള അല്ലെങ്കിൽ തിളങ്ങുന്ന സ്ത്രീ" എന്നാണ് അർത്ഥമാക്കുന്നത്. അദ്ദേഹത്തിന് ശക്തമായ സ്വഭാവമുണ്ട്, ആന്തരിക ശക്തി നിറഞ്ഞതാണ്. സംഗീതം, പെർഫോമിംഗ് കലകൾ എന്നിങ്ങനെ കലയുമായി ബന്ധപ്പെട്ട നല്ല ഹോബികളുള്ള അദ്ദേഹത്തിന് അവൻ മനസ്സിൽ വയ്ക്കുന്ന എല്ലാ കാര്യങ്ങളിലും വിശ്രമിക്കുന്നില്ല. അനുബന്ധ ലേഖനം: പെൺകുട്ടികളുടെ യഥാർത്ഥ പേരുകൾ 7- ലയ: ഇതിന് ഒരു മതപരമായ ഉത്ഭവവും മനോഹരമായ അർത്ഥവുമുണ്ട്, "സ്വയം എളുപ്പത്തിൽ പ്രകടിപ്പിക്കുന്ന സ്ത്രീ". ഈ പേര് ധാരാളം സംസ്കാരമുള്ള ബുദ്ധിജീവികളെ വിവരിക്കുന്നു, കൂടാതെ അവർ ചാർജുകളില്ലാതെ അതിജീവിക്കാൻ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നു. 8- സോ: ഗ്രീക്ക് വേരുകളിൽ നിന്നാണ് ഇത് വരുന്നത്, "ചൈതന്യം നിറഞ്ഞ വ്യക്തി" എന്നാണ് ഇത് അർത്ഥമാക്കുന്നത്. അവർ സന്തുഷ്ടരും സുപ്രധാനവും സജീവവുമായ സ്ത്രീകളാണ്, ഒരു സംഘർഷം പരിഹരിക്കാൻ എപ്പോഴും തയ്യാറാണ്, സ്നേഹത്തിൽ, വളരെ റൊമാന്റിക്, വികാരാധീനരാണ്. 9- ഏഞ്ചല: ഇതിന് ഗ്രീക്ക് ഉത്ഭവമുണ്ട്, അതിന്റെ അർത്ഥം "ദൈവത്തിന്റെ ദൂതൻ" എന്നാണ്. ഒന്നിനോടും യോജിപ്പില്ലാത്തതിനാൽ അവർ ആവശ്യപ്പെടുന്ന വ്യക്തിത്വമാണ്. അവർ ശക്തരും, ദൃഢനിശ്ചയമുള്ളവരും, ഊർജ്ജവും ശക്തിയും നിറഞ്ഞവരുമാണ്. 10- ആദര: ഇത് അറബി ഭാഷയിൽ നിന്നാണ് വരുന്നത്, "ഓറഞ്ച് പുഷ്പം", "ഏറ്റവും മനോഹരം" എന്നാണ് അർത്ഥമാക്കുന്നത്. അവർ സുപ്രധാന ആളുകളാണ്, അവർ ചൈതന്യത്തെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നു. അവർ ഉറച്ചുനിൽക്കാനും ശരിയെന്തെന്ന് മനസ്സിലാക്കാനും ഇഷ്ടപ്പെടുന്നു. 11- ഹെലൻ: ഇതിന്റെ ഉത്ഭവം ഗ്രീക്കിൽ നിന്നാണ്, അതിന്റെ അർത്ഥം "ശോഭയുള്ള അല്ലെങ്കിൽ തിളങ്ങുന്ന സ്ത്രീ" എന്നാണ്. അവർ വളരെ പിന്തുണയുള്ളവരും വാത്സല്യമുള്ളവരും അർപ്പണബോധമുള്ളവരും വികാരഭരിതരുമായ സ്ത്രീകളാണ്. അവരിൽ വേറിട്ടുനിൽക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, അത് അവരുടെ അഭിലാഷവും പ്രയത്നത്തിലൂടെ അവർ ആഗ്രഹിക്കുന്നത് നേടിയെടുക്കലുമാണ്. 12- ഇസബെല്ല: ഈജിപ്ഷ്യൻ ദേവതയായ ഐസിസിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാവുന്നതിനാൽ ഇത് ഇസബെലിൽ നിന്നാണ് ഉത്ഭവിച്ചത്, അനിശ്ചിതത്വമുണ്ട്. അതിന്റെ അർത്ഥം "ദൈവത്തിന്റെ വാഗ്ദത്തം" അല്ലെങ്കിൽ "ദൈവത്തെ സ്നേഹിക്കുന്നവർ", അവർ വിശകലനപരവും പ്രതിഫലിപ്പിക്കുന്നതുമായ വ്യക്തിത്വമുള്ള സ്ത്രീകളാണ്. മറ്റുള്ളവരെ സഹായിക്കാൻ പ്രവർത്തിക്കാൻ അവർ ഇഷ്ടപ്പെടുന്നു, അവർ വിശ്വസ്തരും വിശ്വസ്തരുമാണ്. 13- കൃപ: ഇത് ലാറ്റിൻ വംശജയാണ്, അതിനർത്ഥം "കൃപയുള്ളവൾ" എന്നാണ്. അവർ സമതുലിതരും ശാന്തരും മറ്റുള്ളവരോട് മാതൃകാപരമായ ആളുകളുമാണ്. സ്നേഹത്തിൽ അവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്, അവർ പ്രതിബദ്ധത ഇഷ്ടപ്പെടുന്നു, അവർ ശ്രദ്ധയും സ്നേഹവും ഉള്ളവരാണ്. 14- കയെറ്റാന: ലാറ്റിൻ ഉത്ഭവത്തിന്റെ പേര്, അതിനർത്ഥം "സംരക്ഷകൻ" എന്നാണ്. അവർക്ക് സജീവവും യോജിപ്പുള്ളതുമായ വ്യക്തിത്വമുണ്ട്, മാനസികമായി എപ്പോഴും സജീവമാണ്. സ്നേഹത്തിൽ അവർ വിശ്വസ്തരായ ആളുകളാണ്, അവർ എല്ലാം പങ്കിടാൻ ഇഷ്ടപ്പെടുന്നു. 15- അമീറ: ഇതിന് അറബി ഉത്ഭവമുണ്ട്, അതിന്റെ മനോഹരമായ ശബ്ദം നൽകിയാൽ, ഇതിന് "രാജകുമാരി" എന്ന മനോഹരമായ അർത്ഥവുമുണ്ട്. അയാൾക്ക് അഹങ്കാരമുണ്ട്, നല്ല നർമ്മമുണ്ട്, അവൻ കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്നു, സ്നേഹവുമായി ഗൗരവമായ ബന്ധമില്ല. നിങ്ങൾക്ക് ഒരു പെൺകുട്ടിയുടെ കൂടുതൽ പേരുകൾ അറിയണമെങ്കിൽ, നിങ്ങൾക്ക് ഞങ്ങളുടെ മറ്റ് ലേഖനങ്ങൾ നൽകാം "16 കറ്റാലൻ പേരുകൾ", "13 മെക്സിക്കൻ പേരുകൾ" o "ഫ്രഞ്ച് പേരുകൾ". ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ഇന്ന് അമ്മമാർ » പേരുകൾ » പെൺകുട്ടികൾക്കുള്ള 15 ക്ലാസിക്, ഗംഭീരമായ പേരുകൾ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം അഭിപ്രായമിടുന്ന ആദ്യയാളാകൂ നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * അഭിപ്രായം * പേര് * ഇലക്ട്രോണിക് മെയിൽ * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. നിയമസാധുത: നിങ്ങളുടെ സമ്മതം ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. എനിക്ക് വാർത്താക്കുറിപ്പ് സ്വീകരിക്കാൻ ആഗ്രഹമുണ്ട് ഗർഭാവസ്ഥയിലെ ദഹന വൈകല്യങ്ങൾ: അവയെ എങ്ങനെ പ്രതിരോധിക്കാം ഒരു ബ്രെസ്റ്റ് പമ്പ് അണുവിമുക്തമാക്കുന്നതെങ്ങനെ നിങ്ങളുടെ ഇമെയിലിലെ വാർത്ത കുഞ്ഞുങ്ങളെയും അമ്മമാരെയും കുടുംബത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. പേര് ഇമെയിൽ പ്രതിദിന വാർത്താക്കുറിപ്പ് നിയമപരമായ വ്യവസ്ഥകൾ ഞാൻ അംഗീകരിക്കുന്നു ↑ ഫേസ്ബുക്ക് ട്വിറ്റർ പോസ്റ്റ് യൂട്യൂബ് RSS ഇമെയിൽ ചെയ്യുക RSS ഫീഡ് ബെസിയ അലങ്കരിക്കുക സ്വയം സഹായ വിഭവങ്ങൾ ന്യൂട്രി ഡയറ്റ് പൂന്തോട്ടപരിപാലനം ഓണാണ് സൈബർ കള്ളിച്ചെടി ക്രാഫ്റ്റുകൾ ഓണാണ് പച്ചകുത്തൽ സ്റ്റൈലിഷ് പുരുഷന്മാർ ആൻഡ്രോയിഡ്സിസ് മോട്ടോർ യഥാർത്ഥത Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
ഓട്ടോമാറ്റിക് കംഗ്രൂപോക്കറ്റ് സെറ്റിംഗ് മെഷീൻഒരു അധിക വലിയ പ്രദേശമാണ്ഓട്ടോമാറ്റിക് പോക്കറ്റ് സെറ്റിംഗ് മെഷീൻവലിയ പോക്കറ്റിന്.ഇത് ഇരുമ്പ് രഹിതമാണ്,ഒറ്റ സൂചി പോക്കറ്റ് ക്രമീകരണ യന്ത്രം.എല്ലാ പ്രോസസ്സിംഗ് ജോലികളും പോക്കറ്റുകൾ സ്വയമേവ പൂർത്തിയാക്കുകയും പോക്കറ്റുകളുടെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.മടക്കിക്കളയൽ, സ്ഥാനം, ബാർടാക്കിംഗ്, തയ്യൽ, ശേഖരിക്കൽ, കൈകൊണ്ട് പ്രവർത്തിക്കേണ്ട ആവശ്യമില്ല.മെഷീൻ പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്, ക്ലാമ്പുകൾ മാറ്റാൻ എളുപ്പമാണ്, ക്ലാമ്പുകളുടെ വില വളരെ കുറവാണ്.യന്ത്രം വിവിധ തരം മെറ്റീരിയലുകൾക്ക് അനുയോജ്യമാണ്.യന്ത്രമാണ്6730 ഉള്ള ഓട്ടോമാറ്റിക് പോക്കറ്റ് സെറ്റിംഗ് മെഷീൻതല (സാധാരണ ബ്രാൻഡ്). കാൻഗ്രൂ ഓട്ടോമാറ്റിക് പോക്കറ്റ് സെറ്റർ മെഷീൻകൂടുതലും കംഗാരു ആകൃതിയിലുള്ള പോക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ടേബിളിലെ പ്രത്യേക ഡിസൈൻ, കൂടുതൽ നീളമുള്ളതും വലുതുമായ തയ്യൽ ഏരിയയ്ക്ക് വേണ്ടിയുള്ളതാണ്, ഇത് വസ്ത്രങ്ങളിൽ നിർമ്മിക്കുന്ന കംഗ്രൂ പോക്കറ്റുകൾ പോലെയുള്ള വലിയ വലിപ്പത്തിലുള്ള പോക്കറ്റുകൾക്ക് അനുയോജ്യമാണ്. ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക PDF ആയി ഡൗൺലോഡ് ചെയ്യുക ഉൽപ്പന്ന വിശദാംശങ്ങൾ ഉൽപ്പന്ന ടാഗുകൾ വീഡിയോ പ്രയോജനം 1. ഉയർന്ന ദക്ഷത: 6-8 പോക്കറ്റുകൾ / മിനിറ്റ്.താരതമ്യം: പോക്കറ്റ് നിർമ്മാണത്തിനായി തയ്യലിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം, ഒരു പ്രൊഡക്ഷൻ ലൈനിൽ 4 മുതൽ 6 വരെ തൊഴിലാളികൾ, പരമ്പരാഗത പ്രക്രിയയിൽ ലൈനുകൾ ഉണ്ടാക്കുക, ഇസ്തിരിയിടൽ തുടങ്ങിയ മറ്റ് ജോലികൾക്കായി തയ്യാറെടുക്കാൻ ധാരാളം തൊഴിലാളികൾ ആവശ്യമാണ്;ഒരാൾക്ക് 2 യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും ഈ യന്ത്രം ഉപയോഗിച്ച് ഫാക്ടറിയിൽ 8 മുതൽ 10 വരെ തൊഴിലാളികളെ ലാഭിക്കാൻ കഴിയും. 2. കാൻഗ്രൂ ഓട്ടോമാറ്റിക് പോക്കറ്റ് സെറ്റർ മെഷീൻകൂടുതൽ വലിയ വിസ്തീർണ്ണമുള്ളതും സക്ഷൻ ഫാൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതും, തുന്നലിനായി ഫലപ്രദമായി ഇസ്തിരിയിടാത്ത വർക്കിംഗ് പൊസിഷനിൽ ഫാബ്രിക്ക് മിനുസമാർന്നതാക്കുന്നു. 3. സ്റ്റെയിൻലെസ്സ് സ്റ്റീൽ ഓപ്പറേഷൻ ടേബിൾ തയ്യൽ സമയത്ത് പോക്കറ്റുകളുടെ ശുചിത്വം ഫലപ്രദമായി ഉറപ്പാക്കുന്നു.ഒരേ ഓപ്പറേഷൻ ടേബിളിൽ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായി.തുന്നൽ വളരെ കൃത്യവും മനോഹരവുമാണ്. 4. സക്ഷൻ ഫാൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, തുന്നിക്കെട്ടാൻ ഫലപ്രദമായി അയണിംഗ് ഫ്രീ വർക്കിംഗ് പൊസിഷനിൽ ഫാബ്രിക് മിനുസമാർന്നതാക്കുന്നു. 5. മെഷീൻ പ്രവർത്തിക്കുമ്പോൾ, മെറ്റീരിയൽ ഇടാൻ ഒരാൾ മാത്രം മതി.അയണിംഗ് ഫ്രീ, ഓട്ടോമാറ്റിക് ഫോൾഡിംഗ് പോക്കറ്റ്, സ്റ്റിച്ചിംഗ്, ബാർ ടാക്കിംഗ്, ട്രിം ചെയ്യൽ, മെഷീൻ പൂർത്തിയാക്കിയ ഈ പ്രക്രിയകളെല്ലാം യാന്ത്രികമായി പൂർത്തിയാക്കുന്നത് ഫാക്ടറികൾക്ക് ഉൽപ്പാദനച്ചെലവ് ലാഭിക്കുന്നതിന് മാത്രമല്ല, കൂടുതൽ ഓർഡറുകൾ നേടാനുള്ള ഉൽപ്പാദന ശേഷി നൽകുന്നതിനും ഹൈടെക് ഉറപ്പ് നൽകുന്നു. 6. നിയന്ത്രണ സംവിധാനം സ്വതന്ത്ര.തയ്യൽ പരിധിക്കുള്ളിൽ ഏത് പാറ്റേണുകളും നിർമ്മിക്കാം കൂടാതെ പ്രോഗ്രാമിന്റെ പ്രവർത്തനത്തിലേക്ക് ചേർക്കാനും കഴിയും പോക്കറ്റ് ബാഡ്ജ് ചേർക്കാൻ ഏത് സമയത്തും നിർത്തുക. 7. അയണിംഗ് ഫ്രീ ഫംഗ്‌ഷൻ കാരണം പോക്കറ്റ് ഇസ്തിരിയിടൽ യന്ത്രം വാങ്ങാൻ അധികം പണം നൽകേണ്ടതില്ല;പോക്കറ്റ് ഫോൾഡിംഗ് ക്ലാമ്പുകൾ ഇടയ്ക്കിടെ മാറ്റേണ്ടതില്ല, പോക്കറ്റ് കഷണങ്ങളുടെ വലുപ്പത്തിനനുസരിച്ച് ക്ലാമ്പ് കത്തികൾ ക്രമീകരിക്കാൻ കഴിയും, ഇത് ക്ലാമ്പുകൾ നിർമ്മിക്കുന്നതിന് വളരെയധികം ചിലവ് ലാഭിക്കുകയും നിരവധി ഫാക്ടറികളിൽ മെഷീൻ ഉപയോഗിക്കുന്നതിന്റെ അധിക മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ക്ലാമ്പിന്റെ വില വളരെ കുറവാണ്. 8. ഓട്ടോമാറ്റിക് ബോർഡർ ഡബിൾ ഫോൾഡിംഗ് ടൂളും ഫ്രീ ഇസ്തിരിയിടലും ഒരേ സമയം പ്രവർത്തിക്കാൻ തുടങ്ങുന്നു, ബോർഡർ മടക്കാൻ ഫലപ്രദമാണ്, പോക്കറ്റ് ആകൃതി മികച്ചതാക്കുന്നു. 9. ഫോൾഡിംഗ് ഫ്രെയിം അത്യാധുനിക സാങ്കേതികവിദ്യയുടെ മുന്നിലും പിന്നിലും ഉള്ളതാണ്, ഇത് ഓപ്പറേറ്റർക്ക് സുരക്ഷിതമാണ്. 10. എല്ലാ സെർവോ മോട്ടോർ ഡ്രൈവിംഗ്.മെഷീൻ ഹെഡ് സാധാരണ 6730 ആണ് 11. നാല് ഫോൾഡിംഗ് ക്ലാമ്പുകൾക്ക് ചതുരം, വൃത്തം, പെന്റഗൺ മുതലായവ തിരിച്ചറിയാൻ കഴിയും. 12. എക്സ്, വൈ ദിശയിൽ മെറ്റീരിയൽ ഫീഡിംഗിനായി ഡയറക്ട് ഡ്രൈവ് സെർവോ മോട്ടോർ ഉപയോഗിക്കുന്നു.കൂടുതൽ സുസ്ഥിരവും കൃത്യവുമായ പ്രവർത്തനം.തീറ്റ വേഗത ക്രമീകരിക്കാവുന്നതാണ് 13. ക്രമീകരിക്കാവുന്ന ആന്തരിക ക്ലാമ്പുകൾ കാൽ തയ്യൽ പ്രകടനം നിയന്ത്രിക്കാനും, പ്രവർത്തന സ്ഥിരത വർദ്ധിപ്പിക്കാനും, മനോഹരമായ തുന്നൽ നൽകാനും കഴിയും.എല്ലാ തയ്യൽ ജോലിയുടെയും തികഞ്ഞ സ്ഥിരതയും പ്രകടനവും ഉറപ്പാക്കുന്നു. 14. തുടക്കത്തിൽ ഡബിൾ ക്രോസ് സ്വീകരിക്കുന്നു" ഇൻഫ്രാറെഡ് പോക്കറ്റ് ഫീഡിംഗ് സിസ്റ്റത്തിലെ മെറ്റീരിയലുകൾ കൃത്യമായി കണ്ടെത്തുന്നു. ലൊക്കേഷൻ വ്യക്തമാണ്. പ്രവർത്തനം വളരെ എളുപ്പമാണ്. ഇൻഫ്രാറെഡ് ലൊക്കേഷൻ ഉപകരണം വഴക്കമുള്ളതാണ്. വ്യത്യസ്ത മെറ്റീരിയൽ ആകൃതികൾക്കനുസരിച്ച് ഇത് ക്രമീകരിക്കാവുന്നതാണ്. 15. സുഗമമായ തയ്യൽ ആരംഭിക്കുന്നതിന് തയ്യൽ സാമ്പിൾ ശരിയാക്കാൻ ഫ്ലെക്സിബിൾ ഇന്റർ ക്ലാമ്പ് അനുയോജ്യമാണ്. 16. ഡയറക്‌ട് ഡ്രൈവ് സെർവോ മോട്ടോർ സ്ഥിരതയോടെ പ്രവർത്തിക്കുന്നു, കൃത്യമായ അയയ്‌ക്കലും സ്വീകരിക്കുന്ന സിഗ്‌നൽ സമന്വയത്തോടെ ഓർഡർ സ്വീകരിക്കുന്നു. 17. നഷ്‌ടമായ തുന്നൽ, അധിക തുന്നൽ, ഞെരുക്കമുള്ള തയ്യൽ എന്നിവ ഫലപ്രദമായി പരിഹരിക്കാൻ. 18. മുമ്പത്തെ തയ്യൽ പൂർത്തിയാക്കിയ ഉടൻ തന്നെ മെറ്റീരിയൽ ശേഖരിക്കുന്നതിന് സൈഡ് സ്ലിപ്പ് മെറ്റീരിയൽ ക്ലാമ്പ് സ്വയമേവ വർക്ക് പൊസിഷനിലേക്ക് ശേഖരിക്കുന്നു.സ്റ്റെയിൻലെസ് സ്റ്റീൽ ടേബിളിൽ മെറ്റീരിയൽ സുഗമമായും എളുപ്പത്തിലും ശേഖരിക്കുന്ന സൈഡ്ലിപ്പ്. ഓട്ടോമാറ്റിക് എഡ്ജ് ഡബിൾ ഫോൾഡിംഗ് ഉപകരണം ഇല്ലാതെ ഓട്ടോമാറ്റിക് എഡ്ജ് ഡബിൾ ഫോൾഡിംഗ് ഉപകരണം ഉപയോഗിച്ച് പഴയ മടക്കാവുന്ന ക്ലാമ്പ് സിസ്റ്റം പുതിയ ഫോൾഡിംഗ് ക്ലാമ്പ് സിസ്റ്റം പഴയ ഫോൾഡിംഗ് ക്ലാമ്പ് സിസ്റ്റം: മുകളിലേക്കും താഴേക്കും ചലനം.അത്യാധുനിക സാങ്കേതികവിദ്യയുള്ള പുതിയ ഫോൾഡിംഗ് ക്ലാമ്പ് സിസ്റ്റം ഫ്രണ്ട് ആൻഡ് ബാക്ക് മൂവ്‌മെന്റ്, ഇത് ഓപ്പറേറ്റർമാർക്ക് സുരക്ഷിതമാണ്. അപേക്ഷ 6730 ഉള്ള ഓട്ടോമാറ്റിക് പോക്കറ്റ് സെറ്റിംഗ് മെഷീൻ ജീൻസ്, ഷർട്ടുകൾ, കാഷ്വൽ പാന്റ്‌സ്, മിലിട്ടറി ട്രൗസറുകൾ, വർക്ക് വസ്ത്രങ്ങൾ, മറ്റ് സമാനമായ തയ്യൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ബാഹ്യ വലിയ പോക്കറ്റുകൾക്ക് അനുയോജ്യമാണ്. സ്പെസിഫിക്കേഷനുകൾ ഏറ്റവും ഉയർന്ന തയ്യൽ വേഗത 3500rpm മെഷീൻ സൂചി DP*17-DP*5 തയ്യൽ തയ്യൽ പ്രോഗ്രാമിംഗ് ഓപ്പറേഷൻ സ്ക്രീനിന്റെ ഇൻപുട്ട് മോഡ് ലൈൻ പ്രോഗ്രാമിംഗ് സംഭരണ ​​ശേഷി 999 തരം പാറ്റേണുകൾ വരെ സൂക്ഷിക്കാം തുന്നൽ ദൂരം 1.0mm-3.5mm പ്രഷർ കാൽ ഉയരം ഉയരുന്നു 23 മി.മീ തയ്യൽ പോക്കറ്റ് ശ്രേണി X ദിശ 50mm-400mm Y ദിശ 50mm-450mm തയ്യൽ പോക്കറ്റുകളുടെ വേഗത മിനിറ്റിൽ 6-8 പോക്കറ്റുകൾ മടക്കിക്കളയുന്ന രീതി ബാഗുകൾ മടക്കാൻ 7 ദിശകളിലുള്ള ഇരട്ട സിലിണ്ടർ ഫോൾഡർ ഒരേസമയം പ്രവർത്തിക്കുന്നു തയ്യൽ രീതികൾ തകർന്ന ത്രെഡിന്റെ സംരക്ഷിത പ്രവർത്തനം ഉപയോഗിച്ച് ബാഗ് മടക്കിക്കളയലും തയ്യലും ഒരേ സമയം നടത്തുന്നു ന്യൂമാറ്റിക് ഘടകം AirTAC ഫീഡിംഗ് ഡ്രൈവ് മോഡ് DELTA സെർവോ മോട്ടോർ ഡ്രൈവ് (750w) വൈദ്യുതി വിതരണം AC220V വായു മർദ്ദവും വായു സമ്മർദ്ദ ഉപഭോഗവും 0.5എംപിഎ 22ഡിഎം3/മിനിറ്റ് ഭാരം 650 കി ഞങ്ങളുടെ ഫാക്ടറി മുമ്പത്തെ: ഓട്ടോമാറ്റിക് മൾട്ടി-നീഡിൽസ് ഫിനിഷ് ഇലാസ്റ്റിക് അരക്കെട്ട് സ്റ്റേഷൻ TS-846 അടുത്തത്: ഹെവി ഡ്യൂട്ടി പാറ്റേൺ തയ്യൽ മെഷീൻ TS-3020H നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയക്കുക ഉൽപ്പന്ന വിഭാഗങ്ങൾ ഓട്ടോമാറ്റിക് പോക്കറ്റ് ഡിസൈനർ TS-9011 ഓട്ടോമാറ്റിക് ഫ്ലാറ്റ് ബോട്ടം ഹെമ്മർ TS-842 ഓട്ടോമാറ്റിക് പോക്കറ്റ് ഹെമ്മിംഗ് മെഷീൻ TS-3883 ഓട്ടോമാറ്റിക് ലേസർ പോക്കറ്റ് വെൽറ്റിംഗ് മെഷീൻ TS-995 ഓട്ടോമാറ്റിക് പോക്കറ്റ് വെൽറ്റിംഗ് തയ്യൽ മെഷീൻ TS-896 പോക്കറ്റ് ഫോൾഡിംഗ് ആൻഡ് ഇസ്തിരിയിടൽ യന്ത്രം TS-168A ഞങ്ങളെ സമീപിക്കുക No.1 Yewang റോഡ്, Yexie ടൗൺ, Songjiang ജില്ല, ഷാങ്ഹായ്, ചൈന ഫോൺ:0086-18221379878 ഇമെയിൽ:doris@chinatopsew.com അന്വേഷണം ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍; അര്‍ണബിന് കുരുക്ക് മുറുകുന്നു, പൂട്ടാനുറച്ച് മുംബൈ പോലീസ് : News truth Monday, December 5 2022 Breaking തരൂരിന്റെ കോട്ടയം സന്ദർശനം: പരിപാടിയിൽ പങ്കെടുക്കില്ലെന്ന്, നാട്ടകം സുരേഷും തിരുവഞ്ചൂരും ; കോൺഗ്രസിൽ വീണ്ടും കലാപം വെള്ള ഷർട്ട്, പാന്റ്, ഷൂ യൂണിഫോം; സന്നദ്ധ സേവനത്തിന് ‘വൈറ്റ് ആർമി’ ;രൂപീകരിച്ച് കോൺഗ്രസ് ഭാരത്ജോഡോ യാത്രയ്ക്കിടെ ഉരുണ്ടു വീണ് ; കെ.സി.വേണുഗോപാലിന് പരുക്ക് ബിജെപി ആർഎസ്‌എസ്‌ തൊഴുത്തിലേക്ക്‌ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ്‌ സുധാകരന്റെ ശ്രമം; വിമർശനവുമായി എംവി ഗോവിന്ദൻ പിടിച്ചുപറി; പ്രളയ കാലത്തെ അരിക്ക്‌ 205 കോടി രൂപ ഉടൻ വേണമെന്ന്‌ കേന്ദ്രം; സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങാതെ കേന്ദ്രം തരൂര്‍ വിഷയം കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു; സതീശനായി ഫല്കസ് ബോര്‍ഡുകൾ സ്ഥാപിച്ച് അണികൾ രാജ്ഭവനിലെ അതിഥിസത്കാരം: ഗവർണർ നാല് വര്‍ഷം കൊണ്ട് ചെലവഴിച്ചത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത് ഫുട്ബോൾ ലഹരിയാകരുത്, മറ്റു രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ല; കട്ടൗട്ടുകൾ വയ്ക്കുന്നത് ദുർവ്യയം; സമസ്ത സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല ; എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നതായി സെക്രട്ടറി സിപിഎം നേതാവ് നാരായണൻ നായർ വധക്കേസ്; 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം About us Privacy Policy Contact Us Disclaimer Feedback Menu Search for Switch skin Home News Kerala National Sports Cricket Football Technology Pravasi Education Crime World News Business Entertainment Movie Entertainment breaking Don’t Miss Auto more Health Travel Cooking Weather Foods Life Style Video Search for Switch skin Sidebar Random Article Instagram YouTube Twitter Facebook മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍; അര്‍ണബിന് കുരുക്ക് മുറുകുന്നു, പൂട്ടാനുറച്ച് മുംബൈ പോലീസ് WEB DESK Follow on Twitter Send an email May 4, 2020 മുംബൈ: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് കുരുക്ക് മുറുകുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന സംഭവത്തെ തുടർന്ന് അർണബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗോസ്വാമി ക്കെതിരെ റാസ എജ്യുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായ ഇർഫാൻ ഷെയ്ക്ക് മുംബൈ പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ എഫ്ഐആർ ഇട്ടത്. ഗോസ്വാമിയെ കൂടാതെ ചാനലിലെ രണ്ടുപേർക്കെതിരെരും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ചാനലിലൂടെ ഏപ്രിൽ 29ആം തിയതി ബാന്ദ്രയിലെ മുസ്ലീം പള്ളിയെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തെറ്റായ പരാമർശം നടത്തിയെന്നാണ് അർണബിനെതിരായ കേസ്. പള്ളിക്ക് മുൻപിൽ വൻ ആൾക്കൂട്ടം തടിച്ചു കൂടിയ ചിത്രങ്ങളാണ് ചാനൽ പുറത്തുവിട്ടതും. ഇതിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശം ഉയർത്തിയതും. എന്നാൽ അത് ലോക്ക് ഡൗൺ ഏപ്രിൽ 14ന് നീട്ടിയതിനെ തുടർന്ന് അതിഥി തൊഴിലാളികൾ തിരികെ പോവണമെന്ന ആവശ്യമുയർത്തി സംഘം ചേർന്ന് പ്രതിഷേധം നടത്തിയതിന്റെ ചിത്രമായിരുന്നു ചാനൽ മനപൂർവം തെറ്റിദ്ധരിപ്പിക്കാൻ പുറത്തുവിട്ടതെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. കലാപമുണ്ടാക്കാനായിട്ടുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായു. വംശത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ മത വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക, മത വികാരം തന്നെ വ്രണപ്പെടുത്തുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. Tags Arnab Goswami BIGstory WEB DESK Follow on Twitter Send an email May 4, 2020 Facebook Twitter LinkedIn Pinterest Reddit Skype Messenger Messenger WhatsApp Telegram Viber Line Share via Email POST YOUR COMMENT THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH. WEB DESK Facebook Twitter Instagram DON'T MISS ഫോര്‍വേഡ് ചെയ്യും മുൻപ് 10 വട്ടമെങ്കിലും ചിന്തിക്കണം; വ്യാജ വാർത്തകൾക്ക് രാജ്യത്തെ തകിടം മറിക്കാൻ കഴിയും; നരേന്ദ്രമോദി October 29, 2022 പട്ടിണി കൂടുന്നു; ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി; ഇന്ത്യ പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ ; കഴിഞ്ഞ വർഷം ഇന്ത്യ 101 -ാം സ്ഥാനത്ത്‌ October 15, 2022 വര്‍ണ്ണ,ജാതി സങ്കല്‍പ്പങ്ങള്‍ നാം പൂര്‍ണ്ണമായും ഉപേക്ഷിക്കണം; ഈ കാലത്ത് ജാതികള്‍ക്ക് പ്രസക്തിയുമില്ലെന്ന്; മോഹന്‍ ഭാഗവത് October 8, 2022 കർണാടകയിൽ വാളേന്തി തീവ്രഹിന്ദു സംഘടനാ പ്രവർത്തകരുടെ റാലി; നോക്കി നിന്ന് പൊലീസ് October 4, 2022 LATEST NEWS 2 days ago തരൂരിന്റെ കോട്ടയം സന്ദർശനം: പരിപാടിയിൽ പങ്കെടുക്കില്ലെന്ന്, നാട്ടകം സുരേഷും തിരുവഞ്ചൂരും ; കോൺഗ്രസിൽ വീണ്ടും കലാപം 7 days ago വെള്ള ഷർട്ട്, പാന്റ്, ഷൂ യൂണിഫോം; സന്നദ്ധ സേവനത്തിന് ‘വൈറ്റ് ആർമി’ ;രൂപീകരിച്ച് കോൺഗ്രസ് 1 week ago ഭാരത്ജോഡോ യാത്രയ്ക്കിടെ ഉരുണ്ടു വീണ് ; കെ.സി.വേണുഗോപാലിന് പരുക്ക് 1 week ago ബിജെപി ആർഎസ്‌എസ്‌ തൊഴുത്തിലേക്ക്‌ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ്‌ സുധാകരന്റെ ശ്രമം; വിമർശനവുമായി എംവി ഗോവിന്ദൻ 1 week ago പിടിച്ചുപറി; പ്രളയ കാലത്തെ അരിക്ക്‌ 205 കോടി രൂപ ഉടൻ വേണമെന്ന്‌ കേന്ദ്രം; സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങാതെ കേന്ദ്രം 1 week ago തരൂര്‍ വിഷയം കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു; സതീശനായി ഫല്കസ് ബോര്‍ഡുകൾ സ്ഥാപിച്ച് അണികൾ 1 week ago രാജ്ഭവനിലെ അതിഥിസത്കാരം: ഗവർണർ നാല് വര്‍ഷം കൊണ്ട് ചെലവഴിച്ചത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത് 1 week ago ഫുട്ബോൾ ലഹരിയാകരുത്, മറ്റു രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ല; കട്ടൗട്ടുകൾ വയ്ക്കുന്നത് ദുർവ്യയം; സമസ്ത 2 weeks ago സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല ; എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നതായി സെക്രട്ടറി 3 weeks ago സിപിഎം നേതാവ് നാരായണൻ നായർ വധക്കേസ്; 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം Load More News Truth one of the most popular news portal from kerala india. Dealing with wide range of news updates in malayalam language
REPORT – Professional Health Alliance at IMA House, IP Marg, New Delhi, India, on 21 April, 2013 Dr. Narendra Saini, Hony. Secretary General adorned Read More » സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് June 8, 2021 ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് മെയ് 30 മുതൽ ജൂൺ 6 വരെ ഏഴ് ക്ലാസുകളിലായി സംഘടിപ്പിച്ചു.
Boom Karts മൊബൈൽ പ്ലാറ്റ്ഫോമുകൾക്കായി പ്രസാധകനായ ഫിംഗർസോഫ്റ്റിൽ നിന്നുള്ള രസകരമായ റേസിംഗ് ആക്ഷൻ ഗെയിമാണ്. ഗെയിമിൽ, നിങ്ങൾ ഒരു സൂപ്പർ കൂൾ, ഫാസ്റ്റ് ഷൂട്ടറായി കളിക്കുന്നു, ഓരോ ട്രാക്കിനെയും ഓരോ എതിരാളിയെയും വെല്ലുവിളിക്കുന്നു. Boom Karts എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക എക്കാലത്തെയും ഏറ്റവും ഉത്തേജിപ്പിക്കുന്ന തത്സമയ ഷൂട്ടിംഗ് റേസിംഗ് ഗെയിം! ആരാണ് നിരവധി റേസിംഗ് ഗെയിമുകളിലൂടെ കളിച്ചത്? അവരെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് എന്നെ അറിയിക്കുക! എന്നെ സംബന്ധിച്ചിടത്തോളം, ഈ വിഭാഗത്തെ രണ്ട് വ്യത്യസ്ത സ്കൂളുകളായി തിരിക്കാം. ഒന്ന് ശുദ്ധമായ റേസിംഗ് ആണ്, ഒരുപക്ഷേ 2 ഡി അല്ലെങ്കിൽ 3 ഡി ഡിസൈൻ ഉപയോഗിച്ച്, പക്ഷേ എല്ലാം മാനദണ്ഡങ്ങൾ, വ്യക്തത, തത്ത്വങ്ങൾ എന്നിവ അനുസരിച്ച് ചെയ്യുന്നു. രണ്ടാമത്തേത് ഒരു രസകരമായ റേസിംഗ് ഗെയിമാണ്, ഇത് ഫുട്ബോൾ, ഷൂട്ടിംഗ്, ഷട്ടിൽകോക്ക് പോലുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കാൻ കഴിയും… ഇതുപോലുള്ള ഗെയിമുകളുടെ പൊതുവായ പോയിന്റ് ഒരു കോമഡിയാണ്, രസകരമായ കാർട്ടൂൺ ഗ്രാഫിക്സ് ഉപയോഗിച്ച് മനോഹരമായി, കളിക്കാൻ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു ഷൂട്ടിംഗ് റേസിംഗ് ഗെയിം പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു, അത് സാധാരണ രസകരമല്ല, പക്ഷേ അങ്ങേയറ്റം രസകരമാണ്, Boom Karts പ്രശസ്ത പ്രസാധകനായ ഫിംഗർസോഫ്റ്റിൽ നിന്ന്. ഇത് ഒരു റേസിംഗ് ഗെയിമാണ്, പക്ഷേ റേസിംഗ് മാത്രമല്ല ഒരു റേസിംഗ് ഗെയിം എന്ന നിലയിൽ, തീർച്ചയായും, കോർ ഇപ്പോഴും റേസിംഗ് ആണ്. Boom Karts ലെ റേസുകൾ തത്സമയ മോഡിലാണ്, അതിനാൽ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന ഓരോ ഭ്രാന്തമായ പ്രവർത്തനവും മൊബൈൽ സ്ക്രീനിൽ താളാത്മകമായ സമർത്ഥമായ ചലനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയും. നിങ്ങൾ സ്ക്രീനിൽ സ്പർശിക്കണം, ഇടത്തോട്ടും വലത്തോട്ടും വലിക്കുക, മുകളിലേക്കും താഴേക്കും വലിക്കുക, തുടർന്ന് നിങ്ങളുടെ കാറിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് ഉണ്ടായിരിക്കണം. മൂർച്ചയുള്ള കോണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴക്കം, ഓരോ വ്യക്തിയുടെയും സമർത്ഥമായ അനുഭവത്തെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നു എന്നത് വരെ ത്വരിതപ്പെടുത്തുന്ന ഒരു തീവ്ര കാർ. എന്നാൽ Boom Karts ൽ, നല്ല ഡ്രൈവിംഗും റേസിംഗും പകുതി മാത്രമാണ്. ഗെയിമിന് നിങ്ങൾ ഒരു മാർക്ക്സ്മാൻ ആകേണ്ടതും ആവശ്യമാണ്. എതിരാളികളെ വെടിവച്ച് കൊല്ലുകയും മറ്റ് കളിക്കാരുടെ കാറുകളുടെ മേൽക്കൂര തകർക്കുകയും ചെയ്യുക എന്നതാണ് നിങ്ങൾ നിറവേറ്റേണ്ട ആത്യന്തിക ലക്ഷ്യം. Boom Karts ലെ ആയുധശേഖരവും മികച്ച വിഭാഗത്തിലാണ്: ബോംബുകൾ, സോപ്പ്, മുളക്, കുരുമുളക്… ലോകത്തിലെ എല്ലാറ്റിനും ഒരു എതിരാളിയെ കഠിനമായി വേദനിപ്പിക്കാൻ കഴിയും. എന്നാൽ ശത്രു നിശ്ചലമായി നിൽക്കുന്നില്ല എന്ന് ശ്രദ്ധിക്കുക, നിങ്ങൾ ചെയ്യുന്നതെന്തും അവർക്ക് ചെയ്യാൻ കഴിയും, മൾട്ടിപ്ലെയർ മോഡിൽ അല്ലെങ്കിൽ എഐക്കെതിരെ സോളോ മോഡിൽ പോലും. നിങ്ങൾ എല്ലാത്തരം കഴിവുകളും ഉപയോഗിക്കേണ്ടതുണ്ട്, മനോഹരമായി ഡ്രൈവ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് മനോഹരമായി ഡ്രൈവ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് സംയോജിപ്പിച്ച് മറ്റ് കാറുകളിൽ അടിക്കുകയും നിങ്ങളുടെ എതിരാളികളെ തളർത്തുകയും വേണം. Boom Karts ലെ അതുല്യമായ പവർ-അപ്പുകൾ എതിരാളിയെ വീഴാൻ പ്രേരിപ്പിക്കും മറ്റ് ഓൺലൈൻ കളിക്കാരുമായി മത്സരിക്കാൻ നിങ്ങൾ PVP മോഡിൽ കളിക്കുകയാണെങ്കിൽ, നിങ്ങൾക്ക് Boom Karts ൽ ഒരു മനോഹരമായ “ഭ്രാന്തൻ” ഫംഗ്ഷൻ ഉണ്ട്: ലോബി, ട്രാക്ക്, റൗണ്ടുകളുടെ എണ്ണം, കളിക്കാരുടെ എണ്ണം, ഓരോ റൗണ്ടിലും നിങ്ങൾക്ക് ലഭിക്കുന്ന ശക്തിയുടെ കോളങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ സ്വന്തം അരീന സൃഷ്ടിക്കുക. ഗെയിം ഇപ്പോൾ നിങ്ങളുടെ കൈകളിലാണ്, എതിരാളി എങ്ങനെ പോരാടുമെന്ന് നമുക്ക് നോക്കാം. എന്നാൽ ഒരു ബുദ്ധിമുട്ടുള്ള കളിസ്ഥലം സൃഷ്ടിക്കുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണെന്ന് ഓർമ്മിക്കുക, പക്ഷേ നിങ്ങൾക്ക് റൗണ്ട് മറികടക്കാൻ കഴിയുമോ, എതിരാളിയോട് പോരാടണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മത്സരാധിഷ്ഠിത പിവിപി മോഡിൽ സോളോ മോഡിൽ കളിച്ചാലും, വസ്ത്രങ്ങൾ, ആക്സസറികൾ, ആയുധങ്ങൾ (അടിസ്ഥാന ഇനങ്ങൾ), ഹെൽമെറ്റുകൾ, റേസിംഗ് വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു റേസർ കഥാപാത്രമായി നിങ്ങളുടെ വ്യക്തിത്വം തിരഞ്ഞെടുക്കാം… ഗെയിമിന് ധാരാളം ഓപ്ഷനുകൾ ഇല്ലെന്ന് കരുതരുത്. രസകരമായ ഒരുപാട് കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ എത്ര മികച്ച ഓട്ടം, കൂടുതൽ നിങ്ങൾ വിജയിക്കുന്നു, നിങ്ങൾക്ക് ആവശ്യമുള്ളതെന്തും നേടാൻ കഴിയും, രൂപം, ആക്സസറികൾ, തൊപ്പികൾ, റേസിംഗ് കാറുകൾ, കഥാപാത്രങ്ങൾക്കുള്ള തൊലികൾ വരെ, എല്ലാം, നിങ്ങൾ നന്നായി ഓടുകയും ഷൂട്ട് ചെയ്യുകയും ചെയ്യുന്നിടത്തോളം കാലം. ട്രാക്കിലുടനീളം എണ്ണമറ്റ പവർ-അപ്പ് ഇനങ്ങൾ ഉണ്ടെന്ന് ഓർക്കുക. “വിഴുങ്ങുക” അങ്ങനെ നിങ്ങൾക്ക് ഒരു അമ്പ് പോലെ റോഡിൽ പറക്കാൻ കഴിയും, ഏത് എതിരാളിയെയും ഭ്രാന്തമായി വെടിവയ്ക്കുന്നു. ഈ വിലയേറിയ ഇനങ്ങൾ ധാരാളം നേടുമ്പോൾ, തുടർച്ചയായി ആയുധങ്ങൾ അപ്ഗ്രേഡ് ചെയ്യാനും ഓരോ കളി രംഗത്തിലും എതിരാളിയെ സ്വതന്ത്രമായി പരാജയപ്പെടുത്താനും നിങ്ങൾക്ക് അവസരമുണ്ട്. ഗ്രാഫിക്സ് Boom Karts ൽ എല്ലാം അപ്രതീക്ഷിതമായ നർമ്മത്തോടെ സംഭവിക്കുന്നു. എല്ലാ സങ്കീർണ്ണമായ 3D റേസിംഗ് ഗെയിമുകളും മറക്കുക. ഈ ഗെയിമിൽ, ചില മനോഹരമായ കാർട്ടൂൺ കഥാപാത്രങ്ങളുമായി സാഹസികതയ്ക്ക് നിങ്ങൾക്ക് സ്വാതന്ത്ര്യം തോന്നുന്നു. ഓടി സുഖമായി ഷൂട്ട് ചെയ്താൽ മതി. [എക് സ്] ൽ മിക്കവാറും മനഃശാസ്ത്രപരമായ തടസ്സങ്ങളൊന്നുമില്ല. നിങ്ങൾക്കറിയാമോ, കുലീന മര്യാദ എല്ലായ്പ്പോഴും തികഞ്ഞവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു, പക്ഷേ ചിലപ്പോൾ സ്വയം സ്വതന്ത്രരാകാൻ അനുവദിക്കുന്നു. രണ്ടാമത്തെ സ്കൂളാണ് Boom Karts. എന്നാൽ “ഗൌരവമായിരിക്കാതിരിക്കുക” എന്നതിനർത്ഥം “അച്ചടക്കം പാലിക്കാതിരിക്കുക” എന്നല്ല. ഓരോ സന്ദർഭവും, കളർ സ്കീം, വിശദാംശങ്ങൾ, ഇനം, ആയുധം എന്നിവ Boom Karts ൽ, പ്രവർത്തനപരവും രസകരവുമായി സമർത്ഥമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. എല്ലാം ഉത്സാഹവും ഊർജ്ജവും പകരുന്നു. ഫിംഗർസോഫ്റ്റിനെ പരാമർശിച്ച്, നിങ്ങൾക്ക് ഹിൽ ക്ലൈമ്പ് റേസിംഗ് സീരീസ് അവഗണിക്കാൻ കഴിയില്ല. Boom Karts ന്റെ MOD APK പതിപ്പ് MOD സവിശേഷതകൾ എല്ലാ കാറുകളും അൺലോക്ക് ചെയ്തു ഫ്രീ ചെസ്റ്റ് (പരസ്യങ്ങൾ കാണാതെ നെഞ്ചുകൾ തുറക്കുക) Android-നായി Boom Karts APK & MOD ഡൗൺലോഡ് ചെയ്യുക ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരവും ഉത്തേജകവും രസകരവുമായ റേസിംഗ് ഗെയിമാണിത്. ശുദ്ധമായ വിനോദവും കളിച്ചതിന് ശേഷം നിങ്ങൾക്ക് ചൂട് അനുഭവപ്പെടുന്നതുമായ ഒരു സ്പോർട്സ് ഗെയിം കണ്ടെത്താൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ Boom Karts പോലുള്ള ഒരു ഗെയിം കളിക്കണം. ഗെയിം ഡൗൺലോഡ് ചെയ്ത് ഇവിടെത്തന്നെ കളിക്കുക, എല്ലാവരും. അഭിപ്രായങ്ങൾ തുറക്കുക Soul of Eden Size: 556 MB Rating: 4.4 Install: 300 Type: Game Ori Sharpen Blade Unlimited Money Size: 47 MB Rating: 4.6 Install: 35 Type: Game Mod Extreme Landings Pro Unlocked Size: 500 MB Rating: 4.5 Install: 7408 Type: Game Mod Stick Clash Unlimited Money, Skins Unlocked, No Ads Size: 72 MB Rating: 4.3 Install: 5124 Type: Game Mod Angry Birds Go! Unlimited Money Size: 412 MB Rating: 4.6 Install: 35 Type: Game Mod Jelly Shift Unlimited Money Size: 47 MB Rating: 4.9 Install: 14998 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തിൽ പങ്കാളികളായി വീടുകളിൽ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാനസർക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തിൽ പങ്കാളികളായി വീടുകളിൽ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും. ഇതിന്റെ ഭാഗമായി ഇന്ന്(ശനിയാഴ്ച) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും തദ്ദേശ മന്ത്രി അറിയിച്ചു. ഒക്ടോബർ രണ്ടിന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബർ ഒന്നിനാണ് ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർഥികളും പൊതുജനങ്ങളും ശൃംഖല തീർക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു Tags: Kerala Facebook Twitter You may like these posts Post a Comment 0 Comments Recent Comments വേങ്ങരയിലെ വാര്‍ത്തകള്‍ 5/Vengara/post-list CONNECT WITH US Popular Posts വേങ്ങരയിൽ അധ്യാപികയുടെ മരണം; സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ November 23, 2022 ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി November 24, 2022 ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’? November 23, 2022 Random Posts 3/random/post-list Corona News 3/Covid/post-list Popular Posts എട്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ; ഭ്രാന്തമായ പ്രണയം; ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ; യുവാവിന്റെ ജീവിതം ഇങ്ങനെ..!!
ബംഗളൂരു : ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ ഒളില്‍. ബംഗളൂരിലെ ഒരു സ്വകാര്യ ക്രൂളിലാണ് സംഭവം നടന്നത്. സ്‌കൂളിടെ ഹിന്ദി അധ്യാപകനായ ഇയാള്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതിപ്പെടട്‌തോടെ ഇയാള്‍ മുങ്ങുകയായിരുന്നു. 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു ഒരുമാസം മുന്‍പ് സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ പെണ്‍കുട്ടികളോട് അശ്ലീലമായി സംസാരിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടി കളെ ഭീഷണിപ്പെടുത്തിയിരുന്നു. മാനസികമായി അസ്വസ്ഥരായ പല വിദ്യാര്‍ത്ഥിനികളും സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ കാരണമന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡന കഥ പുറത്തായത്. 16 സംസ്ഥാനങ്ങളില്‍ ബിജെപി-എന്‍ഡിഎ, അഞ്ചിടത്ത് കോണ്‍ഗ്രസ് സഖ്യം, രണ്ടിടത്ത് എഎപി; ഗുജറാത്തില്‍ ഏഴാം വട്ടം ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി; ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റേത് മിന്നും ജയം Share news English Summary : വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക MORE IN കേരളം ഒറ്റക്കുതിപ്പില്‍ ലക്ഷ്യം നേടി സംരംഭക വര്‍ഷം പദ്ധതി; എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍, 628... രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത... 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതിക പരിശീലനം നൽകും: മുഖ്യമന്ത്രി VIDEO MORE NEWS 16 സംസ്ഥാനങ്ങളില്‍ ബിജെപി-എന്‍ഡിഎ, അഞ്ചിടത്ത് കോണ്‍ഗ്രസ് സഖ്യം, രണ്ടിടത്ത് എഎപി; ഗുജറാത്തില്‍ ഏഴാം വട്ടം ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി; ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റേത് മിന്നും ജയം പ്ലാറ്റ്ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങിയ അമ്മയ്ക്കും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍ ഒറ്റക്കുതിപ്പില്‍ ലക്ഷ്യം നേടി സംരംഭക വര്‍ഷം പദ്ധതി; എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങള്‍, 6282 കോടി രൂപയുടെ നിക്ഷേപം, 2,20,500 പേര്‍ക്ക് തൊഴില്‍
പപ്പായ ഒരു ഫലം എന്നതിനപ്പുറത്തേക്ക് നല്ലൊരു ഔഷധം കൂടിയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു. പപ്പെയ്‌നും മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്‌നും പ്രോട്ടീനെ ദഹിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്. പ്രായമായവര്‍ പപ്പായ കഴിക്കുന്ന ശരീരത്തിന് വളരെ നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമം. കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു. കാന്‍സര്‍ വരാതിരിക്കാനും പപ്പായയില്‍ അടങ്ങിയ ചില ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളില്‍ പറയുന്നുണ്ട്. കൂടാതെ ഇതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ പ്രവര്‍ത്തിക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം) എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദമാണ്. ആര്‍ട്ടീരിയോസ്‌ക്്‌ളീറോസിസ് (രക്തധമനികള്‍ക്കുളളില്‍ കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയ സംബന്ധിയായരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങള്‍ സൂചന നല്‍കുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ നല്ലതാണ്. പപ്പായ മുടിയ്ക്ക് നല്ലൊരു കണ്ടീഷ്ണര്‍ ആണ്. ഫേസ്പായ്ക്കായും പഴുത്ത പപ്പായ ഉപയോഗിക്കാം. TAGS പപ്പായ healthy fruit papaya Health news Health Tips Malayalam O P E N ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT മലയാളം വാരിക ADVERTISEMENT ജീവിതം കൊത്താൻ പാഞ്ഞടുത്ത് ഉ​ഗ്ര വിഷമുള്ള പാമ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടിത്തക്കാരൻ 'പ്രായം വെറും നമ്പറിന്റെ കളി'; സൈക്കിളില്‍ വയോധികന്റെ അഭ്യാസ പ്രകടനം - വീഡിയോ ബംഗാളി സ്‌റ്റൈല്‍ പറാത്ത വീട്ടിലുണ്ടാക്കാം; സിംപിള്‍ റെസിപ്പി മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് പേര് ലിറ്റിൽ നഗറ്റ് 'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ arrow ഏറ്റവും പുതിയ കൊത്താൻ പാഞ്ഞടുത്ത് ഉ​ഗ്ര വിഷമുള്ള പാമ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടിത്തക്കാരൻ 'പ്രായം വെറും നമ്പറിന്റെ കളി'; സൈക്കിളില്‍ വയോധികന്റെ അഭ്യാസ പ്രകടനം - വീഡിയോ ബംഗാളി സ്‌റ്റൈല്‍ പറാത്ത വീട്ടിലുണ്ടാക്കാം; സിംപിള്‍ റെസിപ്പി മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് പേര് ലിറ്റിൽ നഗറ്റ് 'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ arrow ADVERTISEMENT  FOLLOW US Copyright - samakalikamalayalam.com 2022 The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress
ഫാനിലെ കുടുക്ക് നന്നായി മുറുക്കിയ ശേഷം അനു കസേരയിൽ നിന്നും ഇറങ്ങി മേശക്കരികിൽ വന്നിരുന്നു.. ഇടറുന്ന കൈകളാൽ മേശപ്പുറത്തിരുന്ന പേപ്പറിൽ അവൾ എഴുതി തുടങ്ങി.. മഹിയേട്ടന്… മഹിയേട്ടനോളം ഈ ഭൂമിയിൽ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ ഏട്ടൻ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട.. ഞാൻ പോകുവാണ്.. അനുപമ… എഴുതി കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുനീർ വീണ് അക്ഷരങ്ങളിൽ മഷി പടർന്നിരുന്നു.. തിരിഞ്ഞ് കട്ടിലിലേക്ക് നോക്കുമ്പോൾ സുഖമായി ഉറങ്ങുകയാണ് മഹേഷ്. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിന്റെ വേഗതയിൽ ഓർമ്മകൾ പിന്നിലേക്ക് പാഞ്ഞു.. അത്യാവശ്യം സമ്പത്തും സൗകര്യവും ഉള്ള കുടുംബത്തിലെ രണ്ട് പെണ്മക്കളിൽ മൂത്തവളായിരുന്നു അനുപമ എന്ന അനു.. ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് അനു മഹേഷിനെ കാണുന്നത്.. തന്റെ കോളേജിലെ പുതിയ കെട്ടിടത്തിന്റെ പണിക്ക് വന്ന പണിക്കാരിൽ ഒരാൾ ആയിരുന്നു മഹേഷ്.. ആദ്യം വെറും പരിചയം മാത്രമായിരുന്നെങ്കിൽ പിന്നെ അത് പ്രണയത്തിലേക്ക് വളർന്നു.. പ്രാണനുതുല്യം രണ്ടുപേരും പ്രണയിച്ചു. അതിനിടയിൽ അനു ഡിഗ്രിയും പിജിയും കഴിഞ്ഞ് ജോലിക്ക് കയറി.. അതോടെ വീട്ടിൽ അവൾക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങി. അനു,മഹേഷിന്റെ കാര്യം തുറന്ന് പറഞ്ഞെങ്കിലും അവളുടെ വീട്ടുകാരോ ബന്ധുക്കളോ അവളുടെ ഇഷ്ടം അംഗീകരിച്ചില്ല.. ആരെകാളും വലുത് മഹേഷ് ആണ് എന്ന ഉറച്ച തീരുമാനത്തിൽ അനു, മഹേഷിനോടൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടു.. ഒരു കുഞ്ഞ് വീടായിരുന്നു മഹേഷിന്റേത്. അവിടെ അവന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഒപ്പം ഒരു പരാതിയും ഇല്ലാതെ അവൾ ജീവിച്ചു… മഹേഷിന് എന്നും ജോലി ഉണ്ടാകാറില്ല.. അനു തന്റെ ശമ്പളം മുഴുവൻ ആ വീടിനു വേണ്ടി ചിലവഴിച്ചു.. എങ്ങനെയും ജീവിതത്തിൽ ജയിച്ചു കാണിക്കണം എന്ന് അവൾക്ക് വാശി ആയിരുന്നു.. അതിന് അവൾ ആദ്യം എടുത്ത തീരുമാനം ഉടനെ ഒരു കുഞ്ഞ് വേണ്ട എന്നായിരുന്നു.. അവളുടെ വീട്ടിൽ നിന്നും അവളുടെ അവകാശം അവൾ ചോദിച്ചു വാങ്ങി.. അവൾ പ്രതീക്ഷിച്ചത് ഒന്നും കിട്ടിയില്ലെങ്കിലും കിട്ടിയത് കൊണ്ട് മഹേഷിന്റെ പെങ്ങളുടെ വിവാഹം നന്നായി നടത്തി.. സുഹൃത്തുക്കളുടെ സഹായത്തോടെ പലയിടത്തും മഹേഷിന് ജോലി വാങ്ങികൊടുത്തെങ്കിലും ഒരിടത്തും മഹേഷ് ഉറച്ചു നിന്നില്ല.. ഒടുവിൽ തന്റെ സാലറി സർട്ടിഫിക്കറ്റ് വെച്ച് ബാങ്ക് ലോൺ എടുത്ത് അനു, മഹേഷിന് ബിസിനെസ്സ് തുടങ്ങാൻ കൊടുത്തു… അവളുടെ പ്രാരർത്ഥനയുടെയോ കഷ്ടപ്പാടിന്റെയോ ഫലം എന്ന പോലെ മഹേഷ് ബിസ്നെസ്സിൽ വിജയിച്ചു.. അഞ്ച് വർഷങ്ങൾ കടന്നുപോയി. ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകാൻ തുടങ്ങി…ഇനി ഒരു കുഞ്ഞ് വേണം..മഹേഷും അനുവും കുഞ്ഞും ഒത്തുള്ള ജീവിതം അവൾ സ്വപ്നം കണ്ടുതുടങ്ങി.. അപ്പോഴാണ് അനുവിന് മഹേഷിന്റെ സ്വഭാവത്തിൽ എന്തോ മാറ്റം തോന്നി തുടങ്ങിയത്… അവളെ ഒഴിവാക്കും പോലെ … പല രാത്രികളിലും മഹേഷ് വീട്ടിൽ വരാതെ ആയി… ബിസ്നെസ്സിന്റെ തിരക്ക് കാരണം ആകും എന്ന് കരുതി ആദ്യമൊന്നും അവൾ അത് കാര്യമാക്കിയില്ല.. മഹേഷിന് അവളോടുള്ള അകൽച്ച കൂടിവന്നപ്പോൾ അവൾ അത് തുറന്നു ചോദിച്ചു.. “ഓഫിസിൽ ജോലി ചെയ്യുന്ന പ്രിയയും താനും തമ്മിൽ പ്രണയത്തിൽ ആണെന്നും ഞങ്ങൾക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ നീ ഒഴിഞ്ഞു തരണമെന്നും പറയുമ്പോൾ മഹേഷിന്റെ മുഖത്ത് കുറ്റബോധമോ ശബ്ദത്തിൽ ഇടർച്ചയോ ഉണ്ടായിരുന്നില്ല.. തന്നെ ഉപേക്ഷിക്കരുതെന്നും മഹിയേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും അനു കരഞ്ഞുകാലുപിടിച്ച് പറഞ്ഞിട്ടും മഹേഷ് അത് കര്യമാക്കിയില്ല.. ഒരു വീട്ടിൽ അന്യരെപോലെ കഴിയുമ്പോഴും എന്നെങ്കിലും അവന്റെ മനസ്സ് മാറും എന്ന് അവക് പ്രതീക്ഷിച്ചു.. ഒടുവിൽ “നാളെ അഡ്വക്കേറ്റിനെ കാണാൻ വരണമെന്നും ഒരുമിച്ച് ഡിവോഴ്സിനുള്ള അപ്ലിക്കേഷൻ കൊടുക്കണമെന്നും പറഞ്ഞപ്പോൾ അനു തകർന്നു പോയി…മരണത്തെ കുറിച്ച് മാത്രം അവൾ ചിന്തിച്ചു.. ഓർമകളിൽ നിന്നുണരുമ്പോഴും വാശിയോടെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. മനസ്സിൽ മഹേഷിനപ്പുറം അവളുടെ അച്ഛനും അമ്മയും അനിയത്തിയും തെളിഞ്ഞു… “ഈ ലോകത്തിൽ ഏറ്റവും എളുപ്പമുള്ള കാര്യങ്ങൾ തോൽക്കാനും മരിക്കാനും ആണ്..ബുദ്ധിമുട്ടുള്ളത് ജയിക്കാനും ജീവിക്കാനും ആണ്..” എന്നോ അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.. ആ നിമിഷം… ആ ഒരു നിമിഷം അവൾ മറിച്ച് ചിന്തിച്ചു തുടങ്ങി.. “തോൽക്കില്ല ഞാൻ..ജയിക്കണം എനിക്ക്..”അവൾ മഹേഷിനെ നോക്കി മനസ്സിൽ പറഞ്ഞു… പിന്നെ ആ കത്തും കീറി കളഞ്ഞ് ഫാനിലെ കുടുക്കും അഴിച്ചു മാറ്റി കട്ടിലിലേ ഒരുവശത്ത് കിടന്നു.. കുറെ നാളുകൾക്ക് ശേഷം അനു അന്ന് സുഖമായി ഉറങ്ങി… രാവിലെ മഹേഷ് എഴുന്നേൽക്കുമ്പോൾ അനു വീട്ടിൽ ഉണ്ടായിരുന്നില്ല… അൽപം കഴിഞ്ഞതും അവളൊരു ഓട്ടോയിൽ വന്നിറങ്ങി.. “നീ രാവിലെ തന്നെ എവിടെ പോയതാ..ഞാൻ ഇന്നലെ പറഞ്ഞതല്ലേ അഡ്വക്കേറ്റിനെ കാണാൻ പോകണമെന്ന്.” മഹേഷ് ദേശ്യത്തോടെ ചോദിച്ചു.. അനു തന്റെ കയ്യിലിരുന്ന കവർ അവനുനേരെ നീട്ടി.. “ഡിവോഴ്സ് നോട്ടിസ് ആണ്.. ഡിവോഴ്സിന് എനിക്ക് സമ്മതം ആണ്. പക്ഷെ ഡിവോഴ്സ് കഴിഞ്ഞു മാത്രമേ ഞാൻ ഈ വീട്ടിൽ നിന്നും പോകു” അതും പറഞ്ഞ് അവൾ അകത്തേക്ക് പോകുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. മഹേഷ് അപ്പോൾ തന്നെ പ്രിയയെ വിളിച്ച് കാര്യം പറഞ്ഞു.. കുടുംബകോടതിയിൽ മഹേഷും അനുവും നേർക്കുനേർ നിന്നു.. കാഴ്‌ചകാരുടെ കൂട്ടത്തിൽ പ്രിയയും ഉണ്ടായിരുന്നു.. “മിസ്സിസ്സ് അനുപമ മഹേഷ്…നിങ്ങൾക്ക് വിവാഹമോചനം വേണം എന്ന് പറയാൻ എന്താണ് കാരണം..” വക്കീൽ അവളോട് ചോദിച്ചു.. “എന്റെ ഭർത്താവിന് ലൈംഗികശേഷി ഇല്ല സർ… ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു.. അദ്ദേഹത്തിനൊടുള്ള പ്രണയത്തിന്റെയും നാട്ടുകാർ എന്ത് പറയും എന്നളള ചിന്തയിലും കഴിഞ്ഞ അഞ്ച് വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു.. എന്നാൽ ഇന്ന് ഏതൊരു പെണ്ണിനേയും പോലെ അമ്മ അകാൻ ഞാനും ആഗ്രഹിക്കുന്നു.” അനുവിന്റെ വാക്കുകൾ ഒരു ഞെട്ടലോടെ ആണ് മഹേഷ് കേട്ടത്.. ചുറ്റുമിരിക്കുന്നവരുടെ മുന്നിൽ ഒരു പുരുഷൻ എന്ന നിലയിൽ തന്റെ ആഭിമാനം നഷ്ടപ്പെട്ട പോലെ.. എല്ലാവരും തന്നെ കളിയാക്കും പോലെ തോന്നി മഹേഷിന്.. പിന്നീട് അവിടെ പറഞ്ഞതോ ചോദിച്ചതോ അവൻ കേട്ടില്ല.. ഡിവോഴ്സിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകാൻ തന്നെ ആയിരുന്നു അനുവിന്റെ തീരുമാനം… കുറ്റപ്പെടുത്തിയാലും വഴക്ക് പറഞ്ഞാലും ഒരിക്കലും അവർ തന്നെ കൈവിടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു… മഹേഷിന് മുന്നിലൂടെ തല ഉയർത്തിപ്പിടിച്ച് നടന്നു നീങ്ങുമ്പോൾ അവനെ നോക്കി ഒന്ന് പുച്ഛിച് ചിരിക്കാനും അവൾ മറന്നില്ല.. “മഹേഷ്…നമ്മുടെ ബന്ധം നമുക്ക് ഇവിടെ അവസാനിപ്പിക്കാം.” പ്രിയയുടെ വാക്കുകൾ കേട്ട് മഹേഷ് ഞെട്ടി. “നീ എന്താണ് പ്രിയ പറയുന്നത്.. അവൾ പറഞ്ഞതൊക്കെ നീ വിശ്വസിച്ചോ..അത് കളളമാണെന്ന് നിനക്ക് അറിയില്ലേ..” “അറിയാം മഹേഷ്…പക്ഷെ അഞ്ച് വർഷം നിങ്ങളോടൊത്ത് ജീവിച്ച നിങ്ങളുടെ ഭാര്യ പറയുന്നത് മാത്രമേ നാട്ടുകാർ വിശ്വസിക്കു..നാളെ ഞാൻ ഒരമ്മ ആകുമ്പോൾ അത് നിങ്ങളുടെ കുഞ്ഞാണെന്ന് നാട്ടുകാർ വിശ്വസിക്കുമോ. മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ട് ഒരു ജീവിതം എനിക്ക് വേണ്ട.. തന്നിൽ നിന്നും നടന്നകലുന്ന പ്രിയയെ കണ്ടപ്പോൾ തനിക്ക് തെറ്റ് പറ്റി എന്ന് മഹേഷ് തിരിച്ചറിഞ്ഞു തുടങ്ങി.. “മഹിയേട്ടനില്ലാതെ എനിക്ക് പറ്റില്ല” എന്ന അനുവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. എന്നാൽ അത് കാണാൻ ആരും ഉണ്ടായിരുന്നില്ല.. Related Posts പക്ഷേ ചതി നടക്കുന്നത് വിവാഹശേഷമാണ്, വിവാഹം കഴിഞ്ഞ് വിരുന്നുമൊക്കെ കഴിഞ്ഞ് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ്.. December 1, 2022 December 1, 2022 വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം കഴിയുന്നതേയുള്ളൂ, ഒരുപാട് വർഷങ്ങളുടെ മടുപ്പ് മാത്രമാണ് തങ്ങൾക്കിടയിൽ ഇപ്പോഴും.. December 1, 2022 December 1, 2022 കല്യാണം കഴിഞ്ഞ ദിവസം മുതൽ അയാളുടെ വീട്ടിലെ അടിമയാണ് ഞാൻ, സ്വന്തമായി അഭിപ്രായങ്ങളും ഇഷ്ടങ്ങളും.. December 1, 2022 December 1, 2022 Post navigation Previous Article നിന്നേ കല്യാണം കഴിഞ്ഞു കൊണ്ട് വരുമ്പോൾ അവന് പത്തു വയസ്സാ, അമ്മയില്ലാത്.. Next Article വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ ഞാൻ കാണുന്നത് ആണ് ഇവളുടെ ഉള്ള് നീറുന്നത് അതിന്.. About admin View all posts by admin → Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Search for: Recent Posts പക്ഷേ ചതി നടക്കുന്നത് വിവാഹശേഷമാണ്, വിവാഹം കഴിഞ്ഞ് വിരുന്നുമൊക്കെ കഴിഞ്ഞ് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ്.. വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം കഴിയുന്നതേയുള്ളൂ, ഒരുപാട് വർഷങ്ങളുടെ മടുപ്പ് മാത്രമാണ് തങ്ങൾക്കിടയിൽ ഇപ്പോഴും.. കല്യാണം കഴിഞ്ഞ ദിവസം മുതൽ അയാളുടെ വീട്ടിലെ അടിമയാണ് ഞാൻ, സ്വന്തമായി അഭിപ്രായങ്ങളും ഇഷ്ടങ്ങളും.. അയാളെ ആരോ നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചതാണ് എന്ന്, സത്യത്തില്‍ അത് തോന്നലല്ല സത്യമായിരുന്നു.. കല്യാണം കഴിഞ്ഞാലും അമ്മയുടെ ചൊൽപ്പടിക്ക് നിൽക്കാൻ മാത്രമേ നിനക്ക് പറ്റൂ, എനിക്ക് അങ്ങനെ ഒരാളിനെ അല്ല..
കാലാവസ്ഥാ വ്യതിയാനത്തിനു നിദാനമായ ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ തമ്മിൽ നിലവിലുണ്ടാക്കിയിട്ടുള്ള ധാരണകളിൽ നിന്ന് പിന്നാക്കം പോയാൽ, അത് വലിയ ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് ഇന്റർ ഗവണ്മെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ട് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. ഏതാണ്ട് 15 ശതമാനം കരപ്രദേശങ്ങളും എട്ട് ശതമാനം സമുദ്രമേഖലയും മാത്രമാണ്, ഇപ്പോഴത്തെ നിലയിൽ കാലാവസ്ഥാ വ്യതിയാന ഭീഷണിയിൽ നിന്നും ചെറിയ തോതിലെങ്കിലും ഒഴിവായി നിൽക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, ലോകജനതയുടെ ഇടയിലെ സാമൂഹ്യ‑സാമ്പത്തിക അസമത്വം വലിയതോതിൽ വർധിക്കുന്നതിനു കാരണമാകും. ഏതാണ്ട് 70 കോടി ജനങ്ങൾ ഇപ്പോൾത്തന്നെ അതിദാരിദ്ര്യത്തിലാണു ജീവിക്കുന്നത്. 2030 ആകുമ്പോഴേക്കും ദരിദ്ര ജനതയുടെ എണ്ണം 12.2 കോടി കൂടി വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനം, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 10–23 ശതമാനം വരെ കുറയുവാനും കാരണമാകും. ഇതുകൂടി വായിക്കൂ: ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ? ആഗോളതാപനം വർധിക്കുമ്പോൾ, അത് ഇന്ത്യയിലെ നെല്ലുല്പാദനം 10 മുതൽ 30 ശതമാനം വരെയും ചോളത്തിന്റെ ഉല്പാദനം 25 മുതൽ 70 ശതമാനം വരെയും കുറയുന്നതിന് കാരണമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെതന്നെ, സിന്ധു, ഗംഗ, സബർമതി നദീതടങ്ങൾ ജലദൗർലഭ്യം നേരിടും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏഷ്യൻ രാജ്യങ്ങളിലെല്ലാം വരൾച്ചയുടെ കാഠിന്യം അഞ്ച് മുതൽ 20 ശതമാനം വരെ വർധിക്കും. ഭക്ഷ്യ സുരക്ഷക്കൊപ്പം, ജലദൗർലഭ്യമാണ് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന പ്രധാന വെല്ലുവിളി. ലോകജനസംഖ്യയിലെ ഏതാണ്ട് പകുതിയോളവും വർഷത്തിൽ ഒരു മാസമെങ്കിലും കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നവരാണ്. രണ്ട് ഡിഗ്രി താപവർധനവിൽ ഏതാണ്ട് 300 കോടി ജനങ്ങളും നാല് ഡിഗ്രി വർധനവിൽ 400 കോടി ജനങ്ങളും ജലക്ഷാമത്തിന്റെ ദുരിതം പേറേണ്ടിവരും. ജലദൗർലഭ്യത്തിന്റെ മറ്റൊരു ഭീഷണി, അത് കൃഷിയിലും ഊർജ ഉല്പാദനത്തിലും ഉണ്ടാക്കുന്ന പ്രതിസന്ധിയും ഉയരുന്ന ജലജന്യരോഗങ്ങളുമാണ്. ചിക്കുൻഗുനിയ, ഡെങ്കു, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം, കാലാവസ്ഥാമാറ്റത്തിന്റെ പരിണിതഫലങ്ങളാണെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡയേറിയ, കോളറ തുടങ്ങിയ ജലജന്യരോഗങ്ങളുടെ തിരിച്ചുവരവിനു കാരണമാക്കിയിട്ടുള്ളതും മറ്റൊന്നുമല്ല. ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ഡെങ്കു പടർന്നുപിടിക്കുന്നതിൽ കാലാവസ്ഥാ വ്യതയാനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വന്യജീവികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുവാൻ തുടങ്ങിയത് വന്യജീവി ആവാസ വ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളുടെ അനന്തര ഫലമാണ്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും ജനങ്ങളുടെ മാനസികാരോഗ്യ നിലവാരത്തിലും വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന നിരീക്ഷണവും ഐപിസിസി റിപ്പോർട്ടിലുണ്ട്. ഇതുകൂടി വായിക്കൂ:ആഗോള താപനത്തിനെതിരെ ഉയരുന്ന മൂഴിക്കുളം മാതൃക 2008 മുതലുള്ള കണക്കുകൾ പറയുന്നത്, പ്രതിവർഷം ഏതാണ്ട് രണ്ട് കോടിയിലധികം ജനങ്ങൾക്ക് തീവ്രകാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കുവാൻ പ്രാദേശികമായി മാറിത്താമസിക്കേണ്ടിവരുന്നുവെന്നാണ്. ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഏഷ്യയിലും ആഫ്രിക്കയിലും ആണ്. കാർബൺ ബഹിർഗമനം ഉയരുകയും മഞ്ഞുരുക്കത്തിന്റെ ആക്കം വർധിക്കുകയും ചെയ്താൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് രണ്ടു മീറ്റർ വരെ ഉയരും. 2150 ഓടെ ഇത് അഞ്ച് മീറ്റർ വരെ ഉയർന്നേക്കാം. കാർബൺ ബഹിർഗമനത്തെ തടുത്തു നിർത്താനായില്ലെങ്കിൽ നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയിലെ ഏതാണ്ട് 3.5 കോടി ജനങ്ങളും; നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏകദേശം 4.5–5 കോടി ജനങ്ങളും തീരദേശ വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരും. ആഗോള താപനിലയിൽ 4.0 ഡിഗ്രി വർധനവ് ഉണ്ടായാൽ അതുമൂലം ഉയരുന്ന സമുദ്രനിരപ്പ് സൃഷ്ടിക്കുന്നത്, പ്രതിവർഷം ഏതാണ്ട് 31000 ബില്യൺ ഡോളറിന്റെ നഷ്ടമായിരിക്കും. വെറ്റ്-ബൾബ് താപനില (അന്തരീക്ഷത്തിലെ ചൂടും ആർദ്രതയും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനപ്പെടുത്തി, ചൂടിന്റെ തീവ്രത അളക്കുന്ന സംവിധാനം) 31 ഡിഗ്രിയിൽ അധികരിച്ചാൽ, നമുക്ക് യാതൊരുവിധ ഭൗതിക ജോലികളും നിർവഹിക്കാൻ കഴിയാതെ വരും. ഇത് 35 ഡിഗ്രിക്ക് മുകളിലായാൽ സൂര്യാതപത്തിന് വിധേയമാകുന്ന വ്യക്തികൾക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. കേരളത്തിൽ, വേനൽ ചൂട് ക്രമാതീതമായി വർധിച്ചത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ, സംസ്ഥാനത്തു നിരവധി പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അന്തരീക്ഷ താപം, ഐപിസിസി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള അപകട പരിധിക്കും മുകളിലാണെന്നതിൽ സംശയമില്ല. പഠന വിധേയമാകാത്തതുകൊണ്ടു മാത്രമാണ് നമ്മുടെ സംസ്ഥാനം ഈ റിപ്പോർട്ടിൽ ഇടം നേടാത്തത്. ഇതുകൂടി വായിക്കൂ: കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍; കൈകോര്‍ത്ത് ജി20 ലോകരാഷ്ട്രങ്ങൾ 2015ൽ ഒപ്പുവച്ച പാരീസ് കരാർ വ്യവസ്ഥ ചെയ്തത്, ഈ നൂറ്റാണ്ടിലെ ആഗോള താപവർധന 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസ് എന്ന പരിധിക്കുള്ളിൽ പിടിച്ചു നിർത്തുമെന്നാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ഗ്ലാസ്ഗോവിൽ നടന്ന ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസും (സിഒപി 26), ആഗോളതാപനം തടയുന്നതിനുള്ള ലോകരാഷ്ട്രങ്ങളുടെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്കുള്ള വേദിയായി. എല്ലാ രാജ്യങ്ങളും ഓരോ മേഖലയിലും കൈക്കൊള്ളേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചും ഗ്ലാസ്ഗോവ് സമ്മേളനം ധാരണകളിലെത്തിച്ചേർന്നിട്ടുണ്ട്. 2070ഓടെ കാർബൺ നിർഗമനത്തിൽ ഇന്ത്യയെ “നെറ്റ് സീറോ” തലത്തിൽ എത്തിക്കുമെന്നാണ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയിട്ടുള്ള പ്രഖ്യാപനം. 2030ഓടെ ഇന്ത്യയുടെ ഊർജ ഉപഭോഗത്തിന്റെ 50 ശതമാനവും പുനരുപയോഗ സ്രോതസുകൾ വഴിയായിരിക്കുമെന്നും ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ട്. ആഗോളതാപനത്തിലെ വർധനവ് നിയന്ത്രണ വിധേയമാക്കുന്നതിന്, ലോകരാഷ്ട്രങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്ന കർമപരിപാടികൾ തികച്ചും പര്യാപ്തമല്ല. പലരാജ്യങ്ങളും ഇതിനായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ പലപ്പോഴും വിപരീതഫലങ്ങൾ ഉളവാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ഹരിതഗൃഹവാതക പ്രസരണത്തിൽ ഏതാണ്ട് ആറ് ശതമാനവും രാഷ്ട്രങ്ങളുടെ മിലിറ്ററി സംവിധാനത്തിന്റെ സംഭാവനയാണെന്നാണ് ശാസ്ത്രജ്ഞന്മാർ കണക്കു കൂട്ടുന്നത്. ഇന്ന്, ലോകരാഷ്ട്രങ്ങളുടെ മൊത്തം മിലിറ്ററി ബജറ്റ് പ്രതിവർഷം ഏതാണ്ട് രണ്ട് ലക്ഷം കോടി ഡോളറാണ്. ഇത് ആഗോള കാലാവസ്ഥാ ബജറ്റിന്റെ 12 ഇരട്ടിയാണ്. അമേരിക്കൻ മിലിറ്ററിയെ ഒരു രാജ്യമായി കണക്കാക്കിയാൽ, അവരുടെ മാത്രം കാർബൺ ബഹിർഗമനം, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങി നിരവധി ലോകരാഷ്ട്രങ്ങളുടെ മൊത്തം കാർബൺ ബഹിർഗമനത്തെക്കാൾ കൂടുതലാണ്. 2001 മുതൽ 2017 വരെയുള്ള കാലയളവിലെ ആഗോള കാർബൺ പ്രസരണത്തിൽ മിലിറ്ററി യുദ്ധങ്ങളുടെ സംഭാവന 120 കോടി മെട്രിക് ടൺ ആയിരുന്നു. ഇതിൽ മൂന്നിലൊന്നും മറ്റു രാഷ്ട്രങ്ങളുടെമേൽ അമേരിക്ക നടത്തിയിട്ടുള്ള യുദ്ധങ്ങളുടെ ഫലമായുള്ളതായിരുന്നു. ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ഗ്ലാസ്ഗോവിൽ നടന്നപ്പോൾ, അമേരിക്കൻ മിലിറ്ററി ഉയർത്തുന്ന കാലാവസ്ഥാ വെല്ലുവിളിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്, ഇക്കാര്യത്തിൽ ലോകമെങ്ങുമുള്ള പൊതു വികാരത്തിന്റെ പ്രതിഫലനമായിരുന്നു. ഇതുകൂടി വായിക്കൂ: ആഗോളതാപനം: ഇന്ത്യക്ക് പ്രതിവർഷം 1079 കോടി തൊഴിൽദിനങ്ങൾ നഷ്ടം ഓരോ യുദ്ധത്തിലും ബഹിർഗമിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങൾ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വ്യാപ്തി അനുനിമിഷം വർധിപ്പിക്കുകയാണ്. ഓരോ യുദ്ധവും അവസാനിക്കുമ്പോൾ, അതുവരെ ലോകം മുന്നോട്ടു കൊണ്ടുപോയ വീണ്ടെടുക്കൽ ശ്രമങ്ങൾ പിന്നോട്ടടിക്കപ്പെടുകയാണ്. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന്റെ അന്തിമ കണക്കെടുപ്പ് നടത്തുമ്പോഴും പ്രത്യക്ഷത്തിലുള്ള യുദ്ധക്കെടുതികളെക്കാൾ എത്രയോ ഭീകരമായിരിക്കും അത് ലോകത്തിനു സൃഷ്ടിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെന്ന് നിസംശയം പറയുവാൻ കഴിയും. ഒരു കാര്യം ഉറപ്പാണ്; ആസന്നമായിട്ടുള്ളത് മാനവരാശിയുടെ നിലനിൽപ്പിനായുള്ള യുദ്ധമാണ്. അതിനു തയാറെടുക്കേണ്ടത് മുഴുവൻ ലോകജനതയുമാണ്. Share JUST IN 8 mins ago ജയില്‍മോചിതനാകുന്ന നവജ്യോത് സിങ് സിദ്ദുവിന് നിര്‍ണ്ണായ ചുമതല നല്‍കാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ 50 mins ago 257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ‑2 ആഡംബര കപ്പല്‍ കൊച്ചിയില്‍ See More TOP NEWS Kerala പ്രതിസന്ധി പരിഹരിക്കും, വിഴിഞ്ഞം പദ്ധതി മുന്നോട്ടുപോകും: മന്ത്രി അബ്ദുറഹ്മാൻ November 29, 2022 World വിമര്‍ശനങ്ങള്‍ക്ക് വിരാമം: മങ്കിപോക്സ് ഇനി എംപോക്സ് November 29, 2022 India ഇത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താൻ പാടില്ലാത്ത പ്രൊപ്പഗാന്‍ഡ സിനിമ: ദ കാശ്മീര്‍ ഫയല്‍സിനെതിരെ ജൂറി ചെയര്‍മാൻ November 29, 2022 Kerala വിഴിഞ്ഞത്തുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് November 28, 2022 ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്. Comments are closed. Editor's Pick ഹരിയാനയിലെ ജില്ലാപരിഷത്ത് തെരഞെടുപ്പ് ഫലം:ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ലെന്ന് കോണ്‍ഗ്രസ് November 29, 2022 അക്രമസമരങ്ങള്‍ അപലപനീയം November 29, 2022 ആന്തരിക കോളനിവല്‍ക്കരണവും സംഘ്പരിവാറിന്റെ ഹിന്ദിയും November 29, 2022 Political Analysis ജയില്‍മോചിതനാകുന്ന നവജ്യോത് സിങ് സിദ്ദുവിന് നിര്‍ണ്ണായ ചുമതല നല്‍കാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ November 29, 2022 ശബരിനാഥിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഷാഫിപറമ്പലിന് പരാതി November 29, 2022 വിഴിഞ്ഞം: കെ സുധാകരന്റേത് വര്‍ഗീയ ജല്‍പനമെന്ന് ഐഎന്‍എല്‍ November 29, 2022 Opinion അക്രമസമരങ്ങള്‍ അപലപനീയം November 29, 2022 ആന്തരിക കോളനിവല്‍ക്കരണവും സംഘ്പരിവാറിന്റെ ഹിന്ദിയും November 29, 2022 കേരള ബാങ്ക് നാലാം വർഷത്തിലേക്ക് November 29, 2022 Kerala 257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ‑2 ആഡംബര കപ്പല്‍ കൊച്ചിയില്‍ November 29, 2022 ശബരിനാഥിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഷാഫിപറമ്പലിന് പരാതി November 29, 2022 നിലാവ് ഫോട്ടോഗ്രഫി മത്സരം: സന്തോഷ് ബാബു മികച്ച ഫോട്ടോഗ്രാഫര്‍ November 29, 2022 India ജയില്‍മോചിതനാകുന്ന നവജ്യോത് സിങ് സിദ്ദുവിന് നിര്‍ണ്ണായ ചുമതല നല്‍കാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ November 29, 2022 നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി മുന്‍ റഷ്യന്‍ മന്ത്രി ഇന്ത്യയില്‍ അറസ്റ്റില്‍ November 29, 2022 മുസ്ലിം വിദ്യാര്‍ഥിയെ ഭീകരവാദി എന്ന് അധിക്ഷേപിച്ച പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍ November 29, 2022 World കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി: ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ വക്കില്‍ November 29, 2022 വിമര്‍ശനങ്ങള്‍ക്ക് വിരാമം: മങ്കിപോക്സ് ഇനി എംപോക്സ് November 29, 2022 യുകെയിലുള്ളവര്‍ക്ക് കോളടിച്ചു; ഇനിമുതല്‍ നാല് ദിവസം ജോലിക്ക് പോയാല്‍ മതി November 29, 2022 Sports ടീംസേ… കണ്ടറിയണം എന്താകും നിങ്ങടെ സ്ഥിതിയെന്ന്… November 28, 2022 ത്രില്ലര്‍ ഡേ ! കാമറൂണ്‍-സെര്‍ബിയ മത്സരം സമനിലയില്‍ November 28, 2022 വിജയ് ഹസാര ട്രോഫി; ഒരോവറില്‍ ഏഴ് സിക്സറുകള്‍ അടിച്ച് റുതുരാജ് ഗെയ്ക്‌വാദ് November 28, 2022 Pravasi തൊഴിൽ തട്ടിപ്പിൽപ്പെട്ട് യുഎഇയിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു: ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ജി ആർ അനില്‍
Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Publisher - Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Home Film News Entertainment News Contact Us Privacy Policy Home News ഇതാണ് മോഹൻലാലിനെ ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ ആവേശം കൊള്ളിച്ചത്! ഇതാണ് മോഹൻലാലിനെ ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ ആവേശം കൊള്ളിച്ചത്! News By admin On Sep 7, 2022 Share മോഹൻലാൽ പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രമാണ് ഋഷഭ. തെലുഗിൽ നിർമിക്കുന്ന ചിത്രം നിരവധി ഭാഷകളിലായി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ആശിവാർഡ് സിനിമാസിന്റെ ദുബായിലെ ഓഫീസിൽ ഉൽഘടനത്തിനിടയിൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നന്ദ കിഷോർ എന്ന സംവിധായകനാണ് ഋഷഭ എന്ന പാൻ ഇന്ത്യൻ ചിത്രം ഒരുക്കുന്നത്. ഹിസ്റ്റോറിക്കൽ ഫാന്റസി ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന പുതിയ റിപോർട്ടുകൾ. പഴയകാലവും , പുതിയ കാലവും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയിൽ ഉള്ള ഒരു പ്രത്യേകതരം ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിൽ പ്രധാനമായും രണ്ട് നായകന്മാരാണ് ഉള്ളത്. അച്ഛൻ മകൻ കഥപറയുന്ന ഈ ചിത്രത്തിൽ അച്ഛനായി എത്തുന്നത് മോഹൻലാൽ ആണ്. മകനായി എത്തുന്നത് യങ് തെലുഗ് സൂപ്പർ താരം ആയിരിക്കും എന്ന് റിപ്പോർട്ടുകളിൽ ഉണ്ട്. അത് ആരാണെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടും ഇല്ല. ഡയൽ സ്റ്റോറി ലൈൻ ഉള്ള ഈ ചിത്രം മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു. എന്ത് തന്നെ ആയാലും മരക്കാർ പോലെയോ, ആറാട്ട് പോലെയോ ഉള്ള ചിത്രം ആവരുത് ഇനി വരാൻ ഇരിക്കുന്നത് എന്നതുമാത്രമാണ് ഓരോ മോഹൻലാൽ ഫാന്സിന്റെയും ഇപ്പോഴത്തെ പ്രാർത്ഥന.
ചെറിയ ക്ലാസ്സുകളില്‍ എവിടെയോ വെച്ചായിരുന്നു വായനയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ബാലരമ, പൂമ്പാറ്റ, അമര്‍ചിത്രകഥകള്‍, പൈകോ ക്ലാസിക്കുകള്‍.. ഇവ കാത്തിരിക്കുന്ന വെള്ളിയാഴ്ചകള്‍.. എന്തുകൊണ്ട് വെള്ളിയാഴ്ചകള്‍ എന്നാവും? അന്നായിരുന്നു വാരാദ്യങ്ങളിലെ അച്ഛന്റെ വരവ്. ബേക്കറിയില്‍ നിന്നും പൊതികെട്ടി നല്‍കിയ എണ്ണമയമുള്ള ബ്രൌണ്‍ കവറിലെ ജിലേബിയോ ലഡുവോ ഏതെങ്കിലും വായിലേക്ക് തിരുകി നിക്കറില്‍ കൈ തൂത്ത് ആവേശത്തോടെ ബാലരമയിലെ മായാവിയോടൊപ്പം രാജൂനേം രാധയേം രക്ഷിക്കാനും പൂമ്പാറ്റയിലെ കപീഷിനോടൊപ്പം സിഗാളിന്റെ കെണിയില്‍ നിന്നും മോട്ടുവിനെ മോചിപ്പിക്കാനും അമര്‍ചിത്രകഥകളിലെ കൃഷ്ണനോടൊപ്പം കംസനെ കൊല്ലാനും പൈകോ ക്ലാസിക്കുകളിലെ റൊബിന്‍‌സന്‍ ക്രൂസോയോടൊപ്പം സമുദ്രായനത്തിന് ഇറങ്ങിയും .... അങ്ങിനെ തുടങ്ങിയതാണ് കുഞ്ഞു വായന. അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ പിന്നെ പ്രേരിപ്പിച്ചത് വലിയച്ഛന്റെ മകളും കക്ഷിക്കുണ്ടായിരുന്ന ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായിരുന്നു. ഒരിക്കല്‍ ചേച്ചിയുടെ പേരിലുള്ള ലൈബ്രറി മെമ്പര്‍ഷിപ്പ് കാര്‍ഡുമായി ചേച്ചി എഴുതുന്നത് പോലെ ഒരു ലെറ്റര്‍ എഴുതി അതില്‍ കള്ള ഒപ്പിട്ട് ചെറായി പബ്ലിക് ലൈബ്രറിയില്‍ പുസ്തകമെടുക്കുവാന്‍ ചെന്നപ്പോള്‍ കട്ടിക്കണ്ണടക്കിടയിലൂടെ ഒരു കുസൃതി ചിരിയുമായി യോഹന്നാന്‍ ചേട്ടനായിരുന്നു എനിക്ക് ആദ്യമായി ചില്ലലമാരകളില്‍ ഇരുന്ന് മുറിബീഡി വലിക്കുന്ന കൂടല്ലൂരുകാരനെയും, സോജാരാജകുമാരീ.. എന്ന് നീട്ടിപാടി സുലൈമാനി കുടിച്ചിരിക്കുന്ന ബേപ്പൂര്‍ സുല്‍ത്താനെയും, ഒരു തോള്‍സഞ്ചിയും തൂക്കി കരിമ്പനക്കൂട്ടങ്ങളെ ലക്ഷ്യമാക്കി നടന്നു നീക്കുന്ന താടിക്കാരനെയും ചരസ്സും കഞ്ചാവും വലിച്ച് കയറ്റി ഭാംഗിന്റെ ലഹരി നുണഞ്ഞ് കിറുങ്ങി ഇരിക്കുന്ന മയ്യഴിക്കാരനെയും ഒക്കെ ചൂണ്ടിക്കാട്ടി തന്ന് വിസ്മയിപ്പിച്ചത്. പിന്നീട് അല്പം കൂടെ വിശാലമായ വായനയിലേക്ക് ഒരു കെട്ട് പുസ്തകങ്ങളുമായി ആദ്യം ക്ഷണിച്ചത് അമ്മാവനായിരുന്നു. മഹച്ചരിതമാലയുടെ പത്തോളം പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി നല്‍കിയിട്ട് അല്പം കൂടെ സീരിയസ്സായി വായനയെ സമീപിക്കുവാന്‍ അമ്മാവന്‍ ഒരു ശ്രമം നടത്തിച്ചു. സത്യം പറയാം , ഇന്നും മഹച്ചരിതമാലയിലെ ആ പുസ്തകങ്ങളിലെ പല മഹാന്മാരുടെയും ജീവിതങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതൊരു നിമിത്തമായിരുന്നു. അല്ലെങ്കില്‍ പ്രചോദനം. ഒരു ഹോം‌ലൈബ്രറി എന്ന ആശയം മനസ്സില്‍ ലഡുപൊട്ടിച്ചത് അപ്പോഴായിരുന്നു. പിന്നെ പലപ്പോഴായി പുസ്തകമേളകളില്‍ കൊണ്ടു നടന്ന് എനിക്കാവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങുവാന്‍ എന്നെ സഹായിച്ചിരുന്നത് മുകളില്‍ സൂചിപ്പിച്ച ചേച്ചിയായിരുന്നു. ഇതൊക്കെ വായനക്കാലം... ഇന്നും ഏറെ ഇഷ്ടപ്പെടുന്ന വായനയുടെ തുടക്കം ഇവിടെയൊക്കെ നിന്നായിരുന്നു.... അപ്പോഴൊന്നും എഴുത്ത് ജീവിതത്തിന്റെ ഭാഗമോ ശീലമോ ആയിരുന്നില്ല. അങ്ങിനെ ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല എന്നത് സത്യം! സ്കൂള്‍ തലത്തിലെ ചില മത്സരങ്ങളില്‍ ക്ലാസ്സില്‍ നിന്നും മാറി നില്‍കുവാനും മറ്റു കുട്ടികള്‍ക്ക് മുന്‍പില്‍ ആളാവാനും വേണ്ടി കഥ എഴുതുവാനും ഉപന്യാസം എഴുതുവാനുമൊക്കെ ഇരുന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരിക്കലും അങ്ങിനെ ഒരു ചിന്ത മനസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയില്‍ നിന്നുമായിരുന്നു രണ്ട് കഥകള്‍ മാ‍ഗസിനുകളില്‍ അച്ചടിച്ച് വന്നത്. അത് തന്നെ സുഹൃത്തുക്കള്‍ മാഗസിന്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നത് കൊണ്ട്. അത് അവിടെ കഴിഞ്ഞു.. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം യാഹു നല്‍കിയ ഒരു കൂട്ടുകാരി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ അവസരത്തിലായിരുന്നു ..(അതോ അനവസരത്തിലോ) അവളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു എഴുതി തുടങ്ങിയത്. അതും അവളിലെ കവിയോട് പിടിച്ചുനില്‍ക്കുവാന്‍ എനിക്ക് കഥയെഴുതാന്‍ അറിയാല്ലോ എന്ന് എപ്പോഴോ പറഞ്ഞു പോയ വങ്കത്തത്തിന്റെ പുറത്ത്...!! സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കറങ്ങി നടക്കുവാന്‍ തുടങ്ങിയപ്പോള്‍ വായനയോടും എഴുത്തുകാരോടുമുള്ള ഭ്രമം കൊണ്ട് തന്നെ എഴുത്തുകാര്‍ എന്ന് തോന്നിയവരെയൊക്കെ ഓര്‍ക്കൂട്ടിലെ ഫ്രണ്ട് ലിസ്റ്റില്‍ തിരുകി കയറ്റി ആളാവുവാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. അങ്ങിനെയാണ് ചുള്ളിക്കാടിനെയും സിത്താരയെയും രേഖയെയും ജ്യോതിബായിയെയും ഒക്കെ എന്റെ കൂട്ടുകാരാക്കി ഞാന്‍ അഹങ്കരിച്ചത്. അതിലൂടെയായിരുന്നു; ജ്യോതിയിലൂടെയായിരുന്നു ബ്ലോഗിന്റെ ലോകം കാണുന്നത്. വിശാലനെയും കുറുമാനെയും നിരക്ഷരനെയും ഡോണയെയും കുഴൂരിനെയും സിമിയെയും പൊങുമൂടനെയും ശ്രീകുമാര്‍ കരിയാടിനെയും ഒക്കെ വായിക്കുന്നത്. അപ്പോഴും യുണികോഡ് എന്താണെന്നും അതെങ്ങിനെ പ്രയോഗത്തില്‍ വരുത്തും എന്നും അറിയില്ലായിരുന്നു. ബ്ലോഗുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ചുള്ളിക്കാടിനെയും കുരീപ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ അവിടെ കണ്ടപ്പോള്‍ വല്ലാത്ത ഭ്രമിച്ചു. ആദ്യക്ഷരി അപ്പുവും മാത്‌സ് ബ്ലോഗിലെ ഹരിയും അവരുടെ ബ്ലോഗുകളില്‍ കുറിച്ചിട്ടിരുന്ന ടിപ്സുകളില്‍ നിന്നും മുള്ളൂകാരന്‍ നല്‍കിയ ചില ടെലിഫോണിക് ടിപ്സുകളില്‍ നിന്നുമൊക്കെയായി യുണികോഡ് പഠിച്ചു ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു. അങ്ങിനെ എഴുതി തുടങ്ങി. ചപ്പ് ചവറുകള്‍ സൂക്ഷിക്കാന്‍ ഒരിടം അങ്ങിനെ ഗൂഗിളില്‍ നിന്നും ഞാനും പതിച്ചു വാങ്ങി. പിന്നെയും കാലമുരുണ്ടു.. എപ്പോഴൊക്കെയോ ആയി ബ്ലോഗ് ഒരു ഹരമായി. എഴുത്ത് അതുകൊണ്ട് തന്നെ രസകരമായ ഒരു പ്രക്രിയയായി. എഴുതുവാനുള്ള ഇഷ്ടമോ കഴിവോ കൊണ്ടായിരുന്നില്ല, മറിച്ച് ഇവിടെ നിന്നും ലഭിച്ച അനവധി സൌഹൃദങ്ങള്‍ മുറിയാതിരിക്കുവാന്‍ ആയിരുന്നു.. എത്രയെത്ര സൌഹൃദങ്ങള്‍.. ഫോണിലൂടെയും മെയിലുകളിലൂടെയും പലപ്പോഴും നിരന്തരം സംസാരിച്ചിരുന്നത് കൊണ്ട് ഒരിക്കലും വെര്‍ച്ചല്‍ ആവാതിരുന്നിട്ടുള്ള ഒട്ടേറെ സുഹൃത്തുക്കള്‍.. ഹരീഷ്, പ്രവീണ്‍, യൂസഫ്പ,നന്ദന്‍, ജുനൈദ്, ജോഹര്‍, നിരക്ഷരന്‍, ജയന്‍ ഏവൂര്‍, കുമാരന്‍, തോന്ന്യാസി, സിജീഷ്, മുള്ളൂക്കാരന്‍, റാംജി, കാര്‍ട്ടൂണിസിറ്റ് സജ്ജീവ്, കൊട്ടോട്ടിക്കാരന്‍, ചാണ്ടിക്കുഞ്ഞ്, സജിയച്ചായന്‍, രഞ്ജിത് ചെമ്മാട്, മുരളികൃഷ്ണ, ബിജു കൊട്ടില, മനോജ് കുമാര്‍ തലയമ്പലത്ത്, പൊങുമൂടന്‍, ഷെരീഫ് കൊട്ടാരക്കര, ഹറൂണ്‍ മാഷ്, കൂതറ ഹഷിം, ഹംസ, നാമൂസ്, ചെറുവാടി, സിയാഫ്, പ്രദീപ്, അംജത്, സന്ദീപ്, രമേശ് അരൂര്‍, സന്ദീപ് സലിം, എന്‍.ബി.സുരേഷ്, പാവത്താന്‍ മാഷ്, ഷാജി മാഷ്, ചിതല്‍, മുള്ളൂക്കാരന്‍, മത്താപ്പ്, സജിം തട്ടത്തുമല, ജയിംസ് ബ്രൈറ്റ്, അരുണ്‍ കായംകുളം, ജയിംസ് സണ്ണിപാറ്റൂര്‍, ലെചു, ജയ്നി,എച്മുകുട്ടി,സ്മിത, അഞ്ജു നായര്‍, പ്രയാണ്‍ ചേച്ചി, ഡോണ മയൂര, മാണിക്യം, നീന ശബരീഷ്, ലിപി, റോസിലി, ജോയ്, ജ്യോതി സഞ്ജീവ്, ഫെമിന, കിച്ചുവേച്ചി, മൈന ഉമൈബാന്‍, ലീല ടീച്ചര്‍, ഇന്ദ്രസേന, കുഞ്ഞൂസ്, വര്‍ഷിണി, അനാമിക.. പേരുകള്‍ പലതും വിട്ടുപോകുവാന്‍ ഇടയുള്ളത് കൊണ്ട് ഇനിയും എഴുതി ദീര്‍ഘിപ്പിക്കുന്നില്ല.. “ഹലോ മാഷേ“ എന്ന് വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമ്പോള്‍ സഹികെട്ട് “എന്താടാ കോപ്പേ“ എന്ന് തിരികെ ചോദിക്കുന്ന ശൈലന്‍, “മടിപിടിച്ചിരിക്കാതെ എന്തെങ്കിലും എഴുത് ഉണ്ടക്കണ്ണി“ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ഒരു സ്മൈലി നല്‍കി വീണ്ടും മടിപിടിച്ചിരിക്കുന്ന സിത്താര.. (അവിടെയിരുന്നു ഇവനാരെടാ ഇത് പറയാന്‍ എന്നോര്‍ത്ത് കണ്ണൂരുട്ടുന്നുണ്ടാവും എന്ന് അറിയാം) അഭിമുഖങ്ങള്‍ പുസ്തകക്കുറിപ്പുകള്‍ എന്നൊക്കെ പറഞ്ഞ് നിരന്തരം ഞാന്‍ ശല്യം ചെയ്തപ്പോഴും സഹനത്തിന്റെ പാതയില്‍ എന്നോട് സഹകരിച്ച ബെന്യാമിന്‍, സുസ്മേഷ് ചന്ത്രോത്ത്, ബിജു സി.പി, കെ.എ.ബീന, രാമനുണ്ണിമാഷ്, എന്‍.പ്രഭാകരന്‍ മാഷ്, കുരീപ്പുഴ മാഷ്, ഇവരൊക്കെ നല്‍കിയ സ്നേഹം വേണ്ടെന്ന് വെയ്കുവാന്‍ കഴിയുമായിരുന്നില്ല.. അങ്ങിനെയെന്തൊക്കെയോ എഴുതി ബ്ലോഗിലൂടെ പ്രദര്‍ശിപ്പിച്ചു. കുറേ പേര്‍ അത് വായിച്ചു. അഭിപ്രായങ്ങള്‍ നല്ലതും ചീയതും ഒട്ടേറെ കിട്ടി. ചിലപ്പോള്‍ പൂമാലകള്‍.. ചിലപ്പോള്‍ ചീമുട്ടകള്‍.. രണ്ടും ഒരു പോലെ തന്നെ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശ്വാസം. . ഇതിനിടയില്‍ രണ്ട് വട്ടം ഓരോ കഥകള്‍ രണ്ട് സമാഹാരങ്ങളില്‍ അച്ചടിച്ച് വന്നു. ഒന്ന് ലീല ടീച്ചറുടെ സീയെല്ലസ് ബുക്സിന്റെ സാക്ഷ്യപത്രങ്ങളിലും മറ്റൊന്ന് ഞാന്‍ കൂടെ ഭാഗമായി ഹരീഷ് തൊടുപുഴയുടെ നേതൃത്വത്തില്‍ ഇറക്കിയ കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. എന്ന സമാഹാരത്തിലും. രണ്ട് കഥകള്‍ ചില മത്സരങ്ങളില്‍ സമ്മാനാര്‍ഹമായി. അവിടെയും ലഭിച്ചു പൂമാലയും ചെരുപ്പുമാലയും. അവയും നിറഞ്ഞ മനസ്സോടെ തന്നെ സ്വീകരിച്ചു എന്ന് വിശ്വാസം. അപ്പോഴൊന്നും ഇതൊക്കെ എന്നെങ്കിലും തുന്നിക്കൂട്ടണമെന്നൊരു ചിന്തയുണ്ടായിരുന്നില്ല. വന്യമായ സ്വപ്നങ്ങളില്‍ പോലും സ്വന്തം കഥകള്‍ അടങ്ങിയ ഒരു സമാഹാരം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നില്ല. ആദ്യം അത്തരം ഒരു ചിന്ത മനസ്സിലേക്ക് കോറിയിട്ടത് പ്രിയ സുഹൃത്ത് പ്രവീണ്‍ വട്ടപ്പറമ്പത്ത് ആണ്. പിന്നീട് മനുവിന് ഇനി സ്വന്തമായി ഒരു സമാഹാരത്തെ കുറിച്ച് ചിന്തിക്കാം എന്ന് പറഞ്ഞ് എരിതീയില്‍ എണ്ണ കോരിയൊഴിച്ചത് ജയ്നിയും.. അടുത്ത ഒരു പുസ്തകം എന്നാ കുമാരാ എന്ന് ചോദിച്ചപ്പോള്‍ ഇനി നീയൊക്കെ ഇറക്കിയിട്ടേ ഞാന്‍ ശ്രമിക്കൂ എന്ന് പറഞ്ഞ് വീണ്ടും മനസ്സില്‍ ലഡു പൊട്ടിച്ച് നാശകോശമാക്കിയത് കുമാരന്‍.. കുറേയേറെ പ്രസാധകരുടെ ലിസ്റ്റ് തന്ന് ഇവരെയൊക്കെ മുട്ടിനോക്ക് എന്ന് പറഞ്ഞ് എന്നെ തള്ളി വിട്ട് മാറി നിന്ന് ചിരിക്കുകയായിരുന്നു പഹയന്‍ :) പിന്നീട് ഒരു പാതിരാത്രിയില്‍ ഫോണ്‍ ചെയ്ത് നീ കഥകള്‍ താടാ നമുക്ക് ബുക്കാക്കാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ലഡുപൊട്ടിച്ചത് പാപ്പിറസിലെ ബാലഗോപാലന്‍ ഹരി (എന്നിട്ടും മറ്റു ചില കാരണങ്ങള്‍ കൊണ്ട് പാപ്പിറസ് വഴി പുസ്തകമാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. പ്രിയ ഹരീ ക്ഷമി) അത് കൊണ്ട് തന്നെ ഇവരാണ് ആ ദുഷ്ടശക്തികള്‍ എന്നും പ്രേരണാകുറ്റത്തിനുള്ള ശിക്ഷ ഇവര്‍ക്ക് കല്പിച്ച് നല്‍കിയാലും എന്ന് മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിച്ച് കൊണ്ട് തന്നെ ഒടുവില്‍ അത് സംഭവിക്കുന്നു എന്ന വിവരം ഔപചാരികമായി ഞാന്‍ അറിയിക്കട്ടെ.. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.. അല്ല, നന്ദിയാരോടൊക്കെ ഞാന്‍ ചൊല്ലേണ്ടൂ.. ഒരുപാട് പേരോട്... അക്ഷരങ്ങളിലേക്ക് നയിച്ച അച്ഛന്‍, അമ്മ.. വായിക്കാന്‍ പ്രേരിപ്പിച്ച ചേച്ചി, അമ്മാവന്‍... എഴുതുവാന്‍ ഊര്‍ജ്ജമായ യാഹു കൂട്ടുകാരി.. സഹിച്ചും ക്ഷമിച്ചും കൂടെ നില്‍കുന്ന നല്ല പാതി, കുഞ്ഞ്.. എഴുതിയത് വായിച്ച് തിരുത്തി തന്ന കൂട്ടുകാര്‍.. അതിലൊക്കെയേറെ... എന്നെ പോലെ ഒരു തുടക്കക്കാരന്റെ പുസ്തകത്തിന് ഒരു പ്രവേശിക എഴുതി തന്ന് എഴുത്തുകാരന് വേണ്ടത് വലിയ മനസ്സും ലാളിത്യവും ആണെന്ന് എന്നിലെ അഹങ്കാരിയെ ഓര്‍മ്മപ്പെടുത്തിയ എന്റെ പ്രിയ രാമനുണ്ണിമാഷിന്.. എന്റെ കഥകള്‍ തുന്നിക്കൂട്ടി ഒരു പുസ്തകം.. കാ...കാ.. എന്ന് അലറി വിളിച്ചുകൊണ്ട് ഒരു കാക്ക നിങ്ങളെ അലോസരപ്പെടുത്തി തുടങ്ങുവാന്‍ പോകുകയാണ്. “വാങ്ങി വായിക്കെടാ.. വാങ്ങി വായിക്കെടാ“ എന്നാണ് ആ കാക്ക വിളിച്ച് കൂവുന്നത് എന്നാണ് പ്രസാധകര്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയ സുഹൃത്ത് ജുനൈദ് മുഖപുസ്തകത്തില്‍ കോറിയിട്ട വരികള്‍ ഞാന്‍ കടം കൊള്ളട്ടെ.. “കഥയുടെ ബാന്റ് വിഡ്തിൽ നിന്ന് ജീവിതത്തിന്റെ ബാന്‍‌ഡ് വിഡ്തിലേക്ക് ഒരു കാക്ക പറന്നു തുടങ്ങുന്നു.. “ തുടര്‍ന്ന് സ്മൈലിയോടെ തന്നെ ജുനൈദ് അനുബന്ധമായി എഴുതി.. “കാക്ക മലര്‍ന്നു പറന്നു പരിശീലനം തുടങ്ങി.. മിനിമം ഒരു 100 പേജ് പറക്കും.. :) അതെ കൂട്ടുകാരെ.. ഒരു കാക്ക പറക്കാന്‍ ശ്രമിക്കുകയാണ്. എവിടെയെങ്കിലും ഒന്ന് നിറുത്തണമല്ലോ.. അതുകൊണ്ട് പുസ്തകത്തിന്റെ സമര്‍പ്പണത്തോടെ തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. രക്തബന്ധങ്ങളുടെ കെട്ടുപാടുകള്‍ക്ക്.... സ്നേഹബന്ധങ്ങളുടെ പൊട്ടാത്ത പട്ടുനൂലിഴകള്‍ക്ക്.... സ്നേഹനിരാസങ്ങളുടെ ചീര്‍ത്തുവീര്‍ത്ത മുഖങ്ങള്‍ക്ക്... സഹനത്തിന്റെ ഒരമ്മയ്ക്കും കുഞ്ഞിനും.... ഒടുക്കം... നിനക്ക്... ഒടുക്കത്തിനുമവസാനം.... നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്.... അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്... പിന്നെയും.... കഥയുടെ ബാന്റ്വിഡ്തില്‍ നിന്നും ജീവിതത്തിന്റെ ബാന്‍ഡ് വിഡ്തിലേക്ക് പറന്നു തുടങ്ങുന്ന ഈ കാക്കയെ നിങ്ങള്‍ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. Posted by Manoraj at 1:54 PM 40 comments Labels: പുസ്തകം വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) എന്നെക്കുറിച്ച് Manoraj എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, സുഹൃദ്ബന്ധങ്ങളെ ഏറെ വിലമതിക്കുന്ന ഒരു ചെറായിക്കാരന്‍. എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ സ്നേഹിതര്‍ Follow this blog ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക (കഥകള്‍) സൈകതം ബുക്സ് , ഡിസംബര്‍ 2012 കള്ളന്‍ ഒരു പുസ്തകം (അനുഭവം) ഒലിവ് പബ്ലിക്കേഷന്‍സ് - നവംബര്‍ 2011 മൌനത്തിനപ്പുറത്തേക്ക്... (കഥ) കൃതി പബ്ലിക്കേഷന്‍സ് - ഒക്ടോബര്‍ 2010 സാക്ഷ്യപത്രങ്ങള്‍ (കഥ) സിയെല്ലസ് ബുക്സ് - ആഗസ്റ്റ് 2010 ഉള്‍ത്താളുകളിലൂടെ....... അഭിമുഖം (2) അവലോകനം (4) ഓര്‍മ (7) കഥകള്‍ (33) കവിതകള്‍ (1) കായികം (1) കുട്ടായ്മ (8) നര്‍മ്മം (2) പലവക (4) പുസ്തക പരിചയം (22) പുസ്തകം (4) ലേഖനങ്ങള്‍ (9) കഥകള്‍ കുമാരി കാലം സാക്ഷി... ലോനപ്പനും ഗോളി കീഹോള്‍ ആണ്‍ ഞരമ്പുരോഗികളുടെ വാര്‍ഡ് സ്നേഹകാഴ്ച ശവംനാറി പൂവ് മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!! ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക പടകാളിപെണ്ണിന്റെ ചരിതം അരൂപിയുടെ തിരുവെഴുത്തുകള്‍ ഉണങ്ങാത്ത മുറിവ് ഒരു എക്സ്റേ മെഷിന്റെ ആത്മഗതം ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍ പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്... ഭ്രാന്താലയം നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍ ജീവനകല ഹരിചന്ദനം ഗാന്ധര്‍വ്വമോക്ഷം ഭാഗ്യം വില്‍ക്കുന്ന പെണ്‍കുട്ടി മോര്‍ച്ചറിയില്‍ സംഭവിച്ചത്... അരുന്ധതിയുടെ അന്നത്തെ ദിവസം... വഴിയമ്പലം തേടി... ശവക്കുഴിയിലേക്ക് വഴിക്കണ്ണൂമായി.... നുഴഞ്ഞുകയറ്റം ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം!!! നിറക്കൂട്ട് തുടക്കം നിഴലുകള്‍ എന്നെ പിന്തുടരുന്നു... പൊയ് മുഖങ്ങള്‍ പാവക്കൂത്താടുന്നു പിന്നിട്ട നാള്‍വഴികള്‍ ► 2014 (1) ► ഫെബ്രുവരി (1) ► 2013 (11) ► നവംബർ (1) ► സെപ്റ്റംബർ (1) ► ഓഗസ്റ്റ് (1) ► ജൂൺ (3) ► മേയ് (2) ► ഏപ്രിൽ (1) ► മാർച്ച് (1) ► ജനുവരി (1) ▼ 2012 (16) ▼ ഡിസംബർ (1) പറക്കാന്‍ ആഗ്രഹിച്ച് ഒരു കാക്ക ► നവംബർ (1) ► ഒക്‌ടോബർ (1) ► സെപ്റ്റംബർ (1) ► ഓഗസ്റ്റ് (1) ► ജൂലൈ (1) ► ജൂൺ (2) ► മേയ് (1) ► ഏപ്രിൽ (2) ► മാർച്ച് (2) ► ഫെബ്രുവരി (1) ► ജനുവരി (2) ► 2011 (20) ► ഡിസംബർ (2) ► നവംബർ (2) ► ഒക്‌ടോബർ (1) ► സെപ്റ്റംബർ (2) ► ഓഗസ്റ്റ് (1) ► ജൂലൈ (1) ► ജൂൺ (1) ► മേയ് (1) ► ഏപ്രിൽ (2) ► മാർച്ച് (2) ► ഫെബ്രുവരി (2) ► ജനുവരി (3) ► 2010 (32) ► ഡിസംബർ (2) ► നവംബർ (1) ► ഒക്‌ടോബർ (2) ► സെപ്റ്റംബർ (3) ► ഓഗസ്റ്റ് (5) ► ജൂലൈ (2) ► ജൂൺ (3) ► മേയ് (3) ► ഏപ്രിൽ (4) ► മാർച്ച് (2) ► ഫെബ്രുവരി (3) ► ജനുവരി (2) ► 2009 (13) ► ഡിസംബർ (5) ► നവംബർ (2) ► ഒക്‌ടോബർ (1) ► സെപ്റ്റംബർ (2) ► ഓഗസ്റ്റ് (1) ► ജൂൺ (2) മറ്റിടങ്ങളില്‍ വാചികം മാഗസിന്‍ തര്‍ജ്ജനി നാട്ടുപച്ച 3 മാതൃഭൂമി ബ്ലോഗന നാട്ടുപച്ച 2 നാട്ടുപച്ച 1 ഗള്‍ഫ് മലയാളി.കോം 4 മാതൃഭൂമി ഓണ്‍ലൈന്‍ കണികൊന്ന.കോം പുഴ.കോം 3 ഗള്‍ഫ് മലയാളി.കോം 3 വര്‍ത്തമാനം പത്രം 3 വര്‍ത്തമാ‍നം പത്രം 2 പുഴ.കോം 2 ഗള്‍ഫ് മലയാളി.കോം 2 വര്‍ത്തമാനം പത്രം 1 ഗള്‍ഫ് മലയാളി.കോം 1 പുഴ.കോം 1 എന്നെ അറിഞ്ഞവര്‍ Bluray Rental ഇപ്പോള്‍ ഇതു വഴിയെ... സന്ദര്‍ശകര്‍ വന്ന വഴി.... Feedjit Live Blog Stats Feedjit Live Blog Stats എന്റെ മറ്റൊരു ബ്ലോഗ് ഈ ബ്ലോഗിന്റെ തലക്കെട്ട് ഡിസൈൻ ചെയ്ത് തന്ന ബ്ലോഗർ നാടകക്കാരന് നന്ദി..!!! The Entire Articles in this blogs are copy righted © MANORAJ.K.R -2009-12 . ©All rights reserved . Production in whole or in part without written permission is prohibited - manorajkr@gmail.com
കണ്ടെത്തുക 1 ഫിയറ്റ് സേവന കേന്ദ്രങ്ങൾ രാജ്പുര. കാർഡിക്ക് നിങ്ങളെ അംഗീകൃതമായി കണക്റ്റുചെയ്യുന്നു ഫിയറ്റ് സേവന സ്റ്റേഷനുകൾ ഇൻ രാജ്പുര അവരുടെ മുഴുവൻ വിലാസവും ബന്ധപ്പെടാനുള്ള വിവരവും. കൂടുതൽ വിവരങ്ങൾക്ക് ഫിയറ്റ് കാർ ഓപറേഷൻ ഷെഡ്യൂളും സ്പെയർ പാർട്സുകളും താഴെപ്പറയുന്ന സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുക രാജ്പുര. അംഗീകരിച്ചതിന് ഫിയറ്റ് ഡീലർമാർ രാജ്പുര ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക ഫിയറ്റ് സേവന കേന്ദ്രങ്ങൾ രാജ്പുര സേവന കേന്ദ്രങ്ങളുടെ പേര് വിലാസം പിഎംജി ഓട്ടോമൊബൈൽസ് ബി -15, ഡിഎംഡബ്ല്യു റെയിൽ‌വേ കോളനി, പ്സിക് ഇൻഡസ്ട്രിയൽ ഫോക്കൽ പോയിന്റിനടുത്ത്, രാജ്പുര, 140401 കൂടുതല് വായിക്കുക സേർച്ച് സർവീസ് സെന്ററുകൾ രാജ്പുര ൽ dealers സർവീസ് center പിഎംജി ഓട്ടോമൊബൈൽസ് ബി -15, ഡിഎംഡബ്ല്യു റെയിൽ‌വേ കോളനി, പ്സിക് ഇൻഡസ്ട്രിയൽ ഫോക്കൽ പോയിന്റിനടുത്ത്, രാജ്പുര, പഞ്ചാബ് 140401
ഇന്ത്യയിലെ തുമ്പി പഠനത്തിന്റെ പിതാവായി കരുതപ്പെടുന്ന Frederic Charles Fraser-ൽ നിന്നാണ് കേരളത്തിലെയും തുമ്പി പഠന ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതിനുശേഷം അരനൂറ്റാണ്ടിലധികം കാലത്തോളം ഈ മേഖലയിൽ കാര്യമായ പഠനങ്ങളൊന്നും തന്നെ ഇവിടെ നടന്നിട്ടില്ല. പിന്നീട് 1990-2000 കാലഘട്ടത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായ ശ്രീ ഫ്രാൻസി കാക്കശ്ശേരിയാണ് കേരളത്തിലെ തുമ്പി പഠനം പുനരാരംഭിക്കുന്നത്. ഏതാണ്ട് ഈ സമയത്ത് തന്നെ കോഴിക്കോട് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളും കേരളത്തിലെ തുമ്പി പഠന മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്നു. എഫ്. സി. ഫ്രേസർ (1924) A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species കഴിഞ്ഞ പത്തുവർഷം കൊണ്ട് മുൻപെങ്ങുമില്ലാത്തവിധം കേരളത്തിൽ തുമ്പി നിരീക്ഷണം വ്യാപകവും ജനകീയവും ആയിട്ടുണ്ട്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ വ്യാപനവും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ഇടപെടലുകളും ഇതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന TIES പ്രസിദ്ധീകരിച്ച, ശ്രീ.ഡേവിഡ് രാജുവും, ശ്രീ. സി.ജെ. കിരണും ചേർന്നെഴുതിയ കേരളത്തിലെ തുമ്പികൾ എന്ന പുസ്തകവും മലയാളികൾക്കിടയിൽ തുമ്പിപ്രേമം വളർത്തുന്നതിന് കാരണമായിട്ടുണ്ട്. ശ്രീ. കെ.എ. സുബ്രഹ്മണ്യൻ 2009ൽ പ്രസിദ്ധീകരിച്ച Dragonflies of India, A Field Guide എന്ന പുസ്തകവും പ്രത്യേക പരാമർശം അർഹിക്കുന്നു. അതുപോലെത്തന്നെ ശ്രീ. സുശാന്ത് കുമാർ മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയിരുന്ന കേരളത്തിലെ തുമ്പികൾ എന്ന കോളവും. 2013-ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ കേരളത്തിൽ നിന്നും ആകെ 154 സ്പീഷീസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. അതിന് ശേഷം ഇത് വരെയായി മുൻപ് ഇവിടെ കണ്ടിട്ടില്ലാത്ത പന്ത്രണ്ടോളം പുതിയ സ്പീഷീസുകൾ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പന്ത്രണ്ട് സ്പീഷീസിലെ ഭൂരിഭാഗം സ്പീഷീസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് സാധാരണക്കാരായ പ്രകൃതി നിരീക്ഷകർ ആണെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. സിറ്റിസൺ സയൻസ് പ്രസ്ഥാനത്തിന് പ്രകൃതി നിരീക്ഷണത്തിനും അതുവഴി അർത്ഥവത്തായ പ്രകൃതിസംരക്ഷണം യാഥാർത്ഥ്യമാക്കുന്നതിനും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിയും എന്നുള്ളത് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. Myristica Sapphire (Calocypha laidlawi) മേഘവര്‍ണ്ണന്‍ by Rison Thumboor ഇപ്പോൾ കേരളത്തിലെ സംരക്ഷിത വന പ്രദേശങ്ങളിലും പുറത്തുമായി സ്ഥിരമായി തന്നെ തുമ്പി സർവേകൾ നടന്നുവരുന്നുണ്ട്. കൂടാതെ കൂടുതൽ കൂടുതൽ യുവ ഗവേഷകർ തുമ്പികളെ കുറിച്ച് പഠിക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. പക്ഷികൾക്കും ശലഭങ്ങളും ഒപ്പം തുമ്പികളെയും ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ആഹ്ലാദകരമായ ഒരു കാര്യമാണ്. എന്നാൽ നാം ഇനിയും ഒരുപാട് മുന്നേറാനുണ്ട്. Caconeura ramburi – Vazhachal forest Division by Vivek Chandran പാരിസ്ഥിതികമായി വളരെയധികം പ്രാധാന്യമുള്ള ഈ ജീവികളെ കുറിച്ചുള്ള നമ്മുടെ അറിവ് വളരെ വളരെ പരിമിതമാണ്. ശ്രീ. ഫേസർ 1930കളിൽ പറഞ്ഞുവെച്ചതിനപ്പുറം ഇവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചോ ജീവിതചക്രത്തെക്കുറിച്ചോ ഇപ്പോഴും നമുക്ക് കൂടുതലായി ഒന്നും തന്നെ അറിയില്ല എന്നുള്ളത് ദുഃഖകരമായ ഒരു വസ്തുതയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. വളരെ പ്രധാനപ്പെട്ട പാരിസ്ഥിതിക സൂചകങ്ങളാണ് തുമ്പികൾ. എന്നാൽ ആ അർത്ഥത്തിൽ അവയെ പൂർണ്ണമായും ഉപയോഗപ്പെടുത്തണമെങ്കിൽ തുമ്പികളെക്കുറിച്ചുള്ള പരമാവധി അറിവുകൾ ശേഖരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തുമ്പി നിരീക്ഷണം എന്നുള്ളത് കേവലം തുമ്പികളുടെ ഫോട്ടോയെടുത്ത് ഐഡി ചോദിച്ച് വയ്ക്കുക എന്നതിൽ നിന്നും നാം മുന്നോട്ട് കൊണ്ട്പോകേണ്ടതുണ്ട്. നല്ല ഫോട്ടോ കിട്ടിയിട്ടുള്ളതാണെങ്കിൽ അല്ലെങ്കിൽ സാധാരണയായി കാണുന്ന സ്പീഷീസ് ആണെങ്കിൽ അതിനെ അവഗണിക്കുക എന്ന ദുശീലം നമ്മൾ മാറ്റേണ്ടിയിരിക്കുന്നു. Odonata Walk at Kole Wetlands. Image: Manoj Karingamadathil കേരളത്തിൽ തുമ്പികൾ ഏറ്റവും സജീവമാകുന്ന സമയമാണിപ്പോൾ (മൺസൂൺ കാലം). ലാർവ്വയിൽ നിന്നും തുമ്പി വിരിഞ്ഞിറങ്ങുന്നത്, തുമ്പികളുടെ പ്രജനനരീതികൾ, ആഹാരസമ്പാദനം, വിതരണം, ദേശാടനം, മറ്റു സാമൂഹ്യ സ്വഭാവങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കാൻ അനുയോജ്യമായ സമയമാണിത്. ഇതെല്ലാം സ്ഥിരമായി നിരീക്ഷിക്കുകയും, രേഖപ്പെടുത്തി വെയ്ക്കുകയും, പങ്കുവെക്കുകയും ചെയ്യുകയാണെങ്കിൽ കേവലം ഹോബി എന്നതിനപ്പുറം തുമ്പി നിരീക്ഷണത്തെ പൊതു സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ അറിവ് നിർമ്മിക്കുന്ന ഒരു പ്രക്രിയയായി മാറ്റാൻ നമുക്ക് കഴിയും. തുമ്പികൾ അത് അർഹിക്കുന്നുണ്ട്. എല്ലാവർക്കും നല്ലൊരു തുമ്പിക്കാലം ആശംസിക്കുന്നു. Dragons have conquered the sky! at Kole Wetlands Thrissur. Image – Vivek Chandran Share this: Click to share on Twitter (Opens in new window) Click to share on Facebook (Opens in new window) Like this: Like Loading... Related Odonata of Kerala Post navigation Previous Post സുഗന്ധ 2020 – മഞ്ഞൾ വിത്തുനട്ടു Previous Post Next Post അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ? Next Post Leave a Reply Cancel reply This site uses Akismet to reduce spam. Learn how your comment data is processed. Search for: Save Kole; Rice is Life Kole Birders Kole Birders Recent Posts When animals too decide to adopt … പെരുങ്കിളിയാട്ടം 2022 ഡോ എ ലത അനുസ്മരണ വെബിനാർ ശലഭത്താര വി.കെ.ശ്രീരാമനുകിട്ടിയ നീലകണ്ഠൻമാഷുടെ ഒരു കത്ത് (1989) Recent Comments P. Jeyaseelan on എന്താണ് ഞാറ്റുവേല? koleadmin on വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകുന്നത് Dilshad Roshan on വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകുന്നത് Prasobh vc on അതിജീവനത്തിന്റെ കിളിക്കൊഞ്ചല്‍ Abhinav on EIA 2020 കരട് വിജ്ഞാപനം പിൻവലിക്കാനും റദ്ദുചെയ്യാനും കേന്ദ്രത്തോടാവശ്യപ്പെട്ട് വിദഗ്ദ്ധർ Follow us on Twitter My Tweets Archives Archives Select Month April 2022 (1) February 2022 (1) November 2021 (1) August 2021 (1) July 2021 (4) June 2021 (3) January 2021 (1) December 2020 (1) October 2020 (1) September 2020 (4) August 2020 (2) July 2020 (9) June 2020 (3) May 2020 (5) April 2020 (1) February 2020 (1) January 2020 (3) December 2019 (1) November 2019 (2) October 2019 (1) September 2019 (7) August 2019 (15) July 2019 (25) June 2019 (12) May 2019 (11) April 2019 (20) March 2019 (14) February 2019 (20) January 2019 (12) December 2018 (24) November 2018 (25) October 2018 (14) September 2018 (17) August 2018 (14) July 2018 (40) June 2018 (71) May 2018 (42) April 2018 (24) March 2018 (29) February 2018 (29) January 2018 (39) December 2017 (4) November 2017 (15) October 2017 (4) August 2017 (1) July 2017 (3) June 2017 (9) May 2017 (4) March 2017 (2) February 2017 (1) January 2017 (3) November 2016 (1) October 2016 (1) September 2016 (1) July 2016 (1) June 2016 (4) April 2016 (2) March 2016 (2) February 2016 (2) August 2015 (1) July 2015 (1) April 2015 (3) January 2015 (1) July 2014 (1) June 2014 (4) February 2014 (1) July 2013 (1) February 2013 (1)
കൂടുതൽ ക്ലിക്കുകൾ ലഭിക്കുന്നതിന് ഗുണനിലവാരമുള്ള ഘടനാപരമായ ഡാറ്റ ഉപയോഗിക്കാൻ സെമാൾട്ട് ശുപാർശ ചെയ്യുന്നു കൂടുതൽ ക്ലിക്കുകൾ ലഭിക്കുന്നതിന് ഗുണനിലവാരമുള്ള ഘടനാപരമായ ഡാറ്റ ഉപയോഗിക്കാൻ സെമാൾട്ട് ശുപാർശ ചെയ്യുന്നു ഡാറ്റാ സെറ്റുകളിൽ പ്രത്യേകതയുള്ള സെർച്ച് എഞ്ചിനിലേക്ക് 2019 സെപ്റ്റംബറിൽ ഗൂഗിൾ ഒരു വശം പുറത്തിറക്കി . ഇത് ഞങ്ങൾക്ക് രണ്ട് കാര്യങ്ങൾ നൽകുന്നു: അവരുടെ ക്ലെയിമുകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവശ്യ ഡാറ്റയുടെ വ്യക്തമായ ഉറവിടവും മറ്റൊരു സാധ്യതയുള്ള സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ തന്ത്രവും. നിങ്ങളുടെ ടാർഗെറ്റ് എന്തുതന്നെയായാലും, ഞങ്ങൾ നിങ്ങൾക്ക് ഒരു പരിഹാരമുണ്ട്. ഘടനാപരമായ ഡാറ്റ എന്താണ്? ഡാറ്റാസെറ്റുകൾക്കായി തിരയുമ്പോൾ Google ഇഷ്ടപ്പെടുന്ന ഒരു ഫോർമാറ്റാണ് ഘടനാപരമായ ഡാറ്റ. ഡാറ്റാസെറ്റ് ഓർ‌ഗനൈസേഷൻ‌ ശൈലി schema.org ൽ‌ ഉണ്ട് , അവിടെ നിങ്ങളുടെ വിഭാഗത്തിന് അനുയോജ്യമായ ഒരു ഡാറ്റാസെറ്റ് ശൈലി കണ്ടെത്തുന്നതിന് സ്കീമകളുടെ ഒരു പട്ടികയിലൂടെ പോകാം. ഇത് അമിതമാണെന്ന് തോന്നുകയാണെങ്കിൽ, ഞങ്ങൾ പിന്നീട് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകും. ആദ്യം, ഞങ്ങൾ ഉപയോഗിക്കുന്ന പദങ്ങളുടെ ഒരു ലിസ്റ്റ് ചുവടെയുണ്ട്. സ്കീമ - ചർച്ച ചെയ്ത വിഷയത്തെ ആശ്രയിച്ച് മാറുന്ന പ്രോപ്പർട്ടികളുടെ ഒരു വിഭാഗം. വെന്റുകൾ, ക്രിയേറ്റീവ് വർക്കുകൾ, ഉൽപ്പന്നങ്ങൾ, സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡാറ്റാസെറ്റ് - സ്കീമയുമായി ബന്ധപ്പെട്ട വിവരങ്ങൾ. ക്രിയേറ്റീവ് സൃഷ്ടികൾക്ക് ഒരു രചയിതാവ്, ഒരു എഡിറ്റർ, ഒരു സംഗ്രഹം എന്നിവ ഉണ്ടാകും. മൈക്രോഡാറ്റ - ഡാറ്റാസെറ്റിന്റെ തരം വിവരിക്കാൻ HTML- ൽ ഉപയോഗിക്കുന്ന ടാഗുകളാണിത്. “രചയിതാവ്” ഒരു സാധ്യതയുള്ള ടാഗാണ് അടയാളപ്പെടുത്തൽ - നിങ്ങളുടെ ഡാറ്റാഗണത്തിലേക്ക് മൈക്രോഡാറ്റ പ്രയോഗിക്കുമ്പോൾ ITEMSCOPE - ഒരു സ്കീമ പ്രയോഗിക്കുന്നതിനുള്ള HTML ടാഗ് ITEMTYPE - സ്കീമയുടെ തരം നിർവചിക്കുന്നതിനുള്ള HTML ടാഗ് ഇനം = ”http://schema.org/book” ITEMPROP - ഇനത്തിന്റെ ഒരു സ്വത്ത് നിർ‌വചിക്കുന്നതിനുള്ള HTML ടാഗ്. Itemprop = ”രചയിതാവ്” HTML- നെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ, അവസാന മൂന്ന് നിർവചനങ്ങൾ കോഡിനുള്ളിലാണെന്ന് മനസ്സിലാക്കുക. ഡാറ്റാസെറ്റുകളും സ്കീമകളും പരിഗണിക്കുമ്പോൾ നിങ്ങൾ അവ പലപ്പോഴും കാണും. ഈ പോസ്റ്റ് മനസിലാക്കാൻ നിങ്ങൾ HTML മനസിലാക്കേണ്ടതില്ല. നിങ്ങൾ HTML മനസിലാക്കുന്നുവെങ്കിൽ, നിങ്ങളുടെ കോഡിലേക്ക് ഒരു സ്കീമ പ്രയോഗിക്കുന്നതിനുള്ള അടിസ്ഥാനമായി ഇവ കാണും. ഒരു ഡാറ്റാഗണമായി Google തിരയൽ എഞ്ചിനുകൾ അംഗീകരിക്കുന്നതിന് നിങ്ങളുടെ ഉള്ളടക്കം ഓർഗനൈസുചെയ്യാൻ സ്കീമകൾ നിങ്ങളെ അനുവദിക്കും. ശരിയായി കൈകാര്യം ചെയ്താൽ ഈ സ്കീമ ആപ്ലിക്കേഷൻ നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ട്രാഫിക് കൊണ്ടുവരും. എന്റെ വെബ്‌സൈറ്റിൽ ഈ ഡാറ്റ എങ്ങനെ ഉപയോഗിക്കും? നിങ്ങളുടെ ഉള്ളടക്കം പിന്നീട് ഒരു ഡാറ്റാഗണമായി ബ്ലോഗിൽ പ്രയോഗിക്കുന്നതിലേക്ക് ഞങ്ങൾ മടങ്ങും. ആദ്യം, നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഒരു വിഭവമായി ഈ തിരയൽ എഞ്ചിൻ ഉപയോഗിക്കാൻ ഞങ്ങൾ വരുന്നു. അദ്വിതീയ ഡാറ്റ സൃഷ്ടിക്കുന്നതിനേക്കാൾ ഇതിനകം നിലവിലുള്ള ഡാറ്റ പുനർനിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. പകർപ്പവകാശത്തെക്കുറിച്ച് എനിക്ക് എപ്പോഴാണ് വിഷമിക്കേണ്ടത്? നിങ്ങളുടെ കോളേജ് ദിവസങ്ങൾ നിങ്ങൾ ഓർക്കുന്നുവെങ്കിൽ, നിങ്ങളുടെ പോയിന്റുകൾ മെച്ചപ്പെടുത്തുന്നതിന് ഡാറ്റ ഉപയോഗിക്കുന്നതിനുള്ള പ്രധാന ഘടകമാണ് നിങ്ങളുടെ ഉറവിടങ്ങൾ ഉദ്ധരിക്കുക. ഉള്ളടക്ക ഉൽ‌പാദനത്തെക്കുറിച്ച് പറയുമ്പോൾ‌, നിങ്ങൾ‌ ക്രെഡിറ്റ് നൽ‌കുന്നിടത്തോളം സമാന നിയമങ്ങൾ‌ മിക്കതും ബാധകമാകും. ഉദാഹരണത്തിന്, സ്റ്റീവൻ കിംഗിന്റെ ഐടി കഥയുടെ ഫോട്ടോകോപ്പിക്ക് സംശയാസ്പദമായി പരിചിതമായ ഒരു യഥാർത്ഥ കഥയാണ് ഞാൻ എഴുതിയതെന്ന് എനിക്ക് പറയാൻ കഴിയില്ല. വാണിജ്യ ഉപയോഗത്തിലൂടെയും വാണിജ്യേതര ഉപയോഗത്തിലൂടെയും പരിമിതപ്പെടുത്തുന്ന ഒരു തിരയൽ സവിശേഷത Google ഡാറ്റാസെറ്റ് തിരയലിൽ ഉൾപ്പെടുന്നു. വിൽപ്പന നടത്താൻ ഒരു ബ്രാൻഡുമായി ബന്ധപ്പെട്ട ഒരു ബ്ലോഗ് എഴുതുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ, ഈ വിഭാഗം നിങ്ങൾക്ക് ആവശ്യമായി വരും. നിങ്ങൾക്ക് അനിശ്ചിതത്വമുണ്ടെങ്കിൽ, ബന്ധപ്പെട്ട ബ്ലോഗറുമായോ കമ്പനിയുമായോ ബന്ധപ്പെടാൻ മടിക്കേണ്ട. നിങ്ങളുടെ ചെക്ക്-ഇന്നിനെ അവർ വിലമതിക്കും, ഇത് നിങ്ങൾക്ക് മറ്റൊരു അവസരം തുറക്കും. Google ഡാറ്റാസെറ്റിൽ ഞാൻ എന്താണ് തിരയേണ്ടത്? നിങ്ങൾ തിരയേണ്ടത് നിങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. ലാഭേച്ഛയില്ലാത്ത സിഇഒമാരെക്കുറിച്ച് നിങ്ങൾ ഒരു കാര്യം പറയാൻ ശ്രമിക്കുകയാണെന്ന് പറയാം. അവർക്ക് വളരെയധികം പണം ലഭിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിനാൽ നിങ്ങൾ ചെറിയ ഫലങ്ങൾക്കൊപ്പം ചാരിറ്റി ജോലികൾക്കായി തിരയുന്നു. എന്നാൽ “വിഷയ കാഴ്‌ച” പ്രയോജനപ്പെടുത്തുന്നത് ഇത് ചുരുക്കാൻ നിങ്ങളെ സഹായിക്കുന്നു. വിശദാംശങ്ങൾ ചുവടെയുള്ള ചിത്രത്തിലാണ്. യുകെയിൽ പ്രവർത്തിക്കുന്ന ചാരിറ്റികളുടെ പട്ടികയുള്ള ഒരു പട്ടിക നിങ്ങൾക്ക് വേണമെന്ന് പറയാം. നിങ്ങൾക്ക് ഫോർമാറ്റ് പ്രകാരം ഡാറ്റയും തരംതിരിക്കാം. ഈ സാഹചര്യത്തിൽ, നിങ്ങൾ ഫോർമാറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് “പട്ടിക” തിരഞ്ഞെടുക്കുക. ഇതിനായി, ഇത് ബാധകമാകുന്ന ഉപയോഗത്തെക്കുറിച്ച് പ്രത്യേകിച്ചും അറിഞ്ഞിരിക്കുക. Google ഡാറ്റാസെറ്റ് തിരയൽ ഉപയോഗിക്കുമ്പോൾ മറ്റെന്തെങ്കിലും ഉറവിടങ്ങളുണ്ടോ? Google- ന്റെ ബ്ലോഗിൽ ശ്രദ്ധ പുലർത്തുന്ന ആളുകൾ വിവരങ്ങളിലേക്ക് വേഗത്തിൽ പ്രവേശിക്കും. എസ്‌ഇ‌ഒ ലാൻഡ്‌സ്കേപ്പിനെ ഇത് എങ്ങനെ മാറ്റുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സെമാൾട്ടിന്റെ ബ്ലോഗും നിങ്ങൾക്ക് പിന്തുടരാം. ഗൂഗിളിനും ഒരു പതിവുചോദ്യമുണ്ട് . ഗൂഗിൾ അതിന്റെ സെർച്ച് എഞ്ചിൻ ലാൻഡ്‌സ്‌കേപ്പിന് ആവേശകരമായ ഒരു ഘടകം അവതരിപ്പിച്ചുവെങ്കിലും, ഈ ലാൻഡ്‌സ്‌കേപ്പിന്റെ മുകളിൽ നിങ്ങളെ എത്തിക്കുകയെന്നതാണ് സെമാൾട്ടിന്റെ ലക്ഷ്യം. അടുത്ത വിഭാഗത്തിൽ, ഈ തിരയൽ എഞ്ചിനിൽ നിങ്ങളുടെ ഡാറ്റാസെറ്റുകൾ എങ്ങനെ പ്രയോഗിക്കാമെന്ന് ഞങ്ങൾ പരിശോധിക്കും. ഈ ഘടനാപരമായ ഡാറ്റ പ്രയോജനപ്പെടുത്തുന്നത് അവരുടെ ദൃശ്യപരത വർദ്ധിപ്പിക്കാനും കൂടുതൽ ക്ലിക്കുകൾ നേടാനും ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ അവസരമാണ്. നിങ്ങളുടെ ഡാറ്റാസെറ്റ് പേജുകൾ എങ്ങനെ അടയാളപ്പെടുത്താം കാര്യങ്ങൾ ലളിതമാക്കാൻ, നിങ്ങളുടെ ഡാറ്റാസെറ്റ് പേജുകൾ അടയാളപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ ഘട്ടം ഘട്ടമായുള്ള പ്രക്രിയ നൽകാൻ പോകുന്നു. നിങ്ങളുടെ വഴിയിൽ നിങ്ങളെ സഹായിക്കുന്ന രണ്ട് ഉറവിടങ്ങളും ഞങ്ങൾ നിങ്ങൾക്ക് നൽകും. ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരിക്കുന്ന ഒരു ലിസ്റ്റ് ചുവടെയുണ്ട്. നിങ്ങളുടെ വിഷയം നിർവചിക്കുക (സ്കീമ). ഒരു ഡാറ്റാഗണമായി യോഗ്യത നേടുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുക. പ്രസക്തവും അതുല്യവുമായ ഡാറ്റ ഗവേഷണം ചെയ്യുക. ആവശ്യമായ HTML നിർമ്മിക്കുക. നിങ്ങളുടെ വിഷയം നിർവചിക്കുന്നു ഏതെങ്കിലും ഡാറ്റാ സെറ്റ് നിർമ്മിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് നിങ്ങളുടെ സ്കീമ നിർവചിക്കുന്നത്. സ്കീമകളുടെ ഒരു പട്ടിക schema.org ൽ ഉണ്ട്. ഒരു സ്കീമയ്ക്ക് ഒരു പേജ് മാത്രമേ ഉണ്ടാകൂ. അതിനാൽ നിങ്ങൾ ഒരു സ്കീമയിലേക്ക് ഒരു മുൻ പേജ് പ്രയോഗിക്കില്ല, നിങ്ങൾ ഒരു ബ്ലോഗ് പോസ്റ്റ് മാത്രമേ ഉൾപ്പെടുത്തൂ. ഇതിനായി ഞങ്ങൾ ഒരു പ്രാദേശിക കശാപ്പ് ഉപയോഗിക്കും. വെബ്‌സൈറ്റിൽ‌ ചില ഗവേഷണങ്ങൾ‌ നടത്തിയ ശേഷം, നിങ്ങളുടെ ഡാറ്റാഗണത്തിൽ‌ ഒരു ലോക്കലായി റാങ്ക് ചെയ്യാൻ‌ നിങ്ങൾ‌ തീരുമാനിച്ചു. ഉദാഹരണത്തിന്, നിങ്ങളുടെ പട്ടണത്തിലെ ബീഫ് ടെൻഡർലോയിനിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾ ആരെയെങ്കിലും നിയമിക്കുന്നുവെന്ന് പറയാം. ഗവേഷണം നടത്തുന്നതിലൂടെ, നിങ്ങളുടെ പ്രദേശത്ത് ഇത് തിരയുന്ന ആളുകൾക്കായി നിങ്ങൾക്ക് ഈ ഡാറ്റാസെറ്റ് ഉപയോഗിക്കാൻ കഴിയും. ഇത് എന്നെ എങ്ങനെ സഹായിക്കും? ഈ ശ്രമം വെബ് ട്രാഫിക് വർദ്ധിപ്പിക്കുകയും വിവരങ്ങളുടെ വിശ്വസനീയമായ ഉറവിടമായി നിങ്ങളുടെ വെബ്‌സൈറ്റിന് ഉത്തേജനം നൽകുകയും ചെയ്യും. ഭാവിയിലെ പരസ്യങ്ങളിലും നിങ്ങൾക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാം. നിങ്ങളുടെ നഗരത്തിലെ അടുത്ത 100 ബ്ലോക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ ബീഫ് ടെൻഡർലോയിൻ ഉണ്ടെന്ന് നിങ്ങൾക്ക് പറയാൻ കഴിയും. ഈ വിവരം പ്രയോഗിക്കുന്ന പ്രക്രിയയിൽ മറ്റുള്ളവരെ ബഹുമാനിക്കുന്നത് ഉറപ്പാക്കുക. ഒരു ഡാറ്റാഗണമായി യോഗ്യത നേടുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുക ഒരു ഡാറ്റാഗണമായി യോഗ്യത നേടുന്നതിനെക്കുറിച്ച് ഒരാൾക്ക് കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം തിരയലാണ്. Google- ന്റെ വികസന പതിവുചോദ്യങ്ങൾക്കും കുറച്ച് ഉദാഹരണങ്ങളുണ്ട് , പക്ഷേ പട്ടികയിൽ‌ വിപുലീകരിക്കാൻ‌ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഉദാഹരണം “ഒരു ഡാറ്റാഗണം പോലെ തോന്നുന്ന എന്തും.” നിങ്ങൾക്ക് ഡാറ്റാസെറ്റുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നിടത്തോളം കാലം Google- ന്റെ തിരയൽ ഉപകരണം അവിശ്വസനീയമാംവിധം ശക്തമാണ്. ഞങ്ങളുടെ മുമ്പത്തെ ഉദാഹരണം കണക്കിലെടുത്ത്, ഞങ്ങൾ നിർമ്മിച്ച “നഗരത്തിലെ മികച്ച ഗോമാംസം വില” പ്രമാണം തരംതിരിച്ച് ഒരു എക്സൽ പട്ടിക, ഒരു ബിൽറ്റ്-ഇൻ വെബ്‌സൈറ്റ് പട്ടിക, .pdf, .xml, ഒരു .ഡോക്സ്, a ഗൂഗിളിന്റെ AI വായിക്കാൻ കഴിയുന്ന മറ്റ് ചിലത്. നിങ്ങൾക്ക് ഉചിതമായ ഒരു ഇമേജ് പോലും ഉപയോഗിക്കാം. ബാർ ഗ്രാഫുകളും ലൈൻ ഗ്രാഫുകളും എക്സൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു. ഇത് എന്നെ എങ്ങനെ സഹായിക്കും? വൃത്തിയായും തൊഴിൽപരമായും ലഭിക്കുന്ന വിവരങ്ങളെ ഡാറ്റാസെറ്റുകൾ‌ വിലമതിക്കും. ഇത്തരത്തിലുള്ള പട്ടികയും ഡാറ്റാസെറ്റും നിർമ്മിക്കാൻ നിങ്ങളുടെ വെബ്‌സൈറ്റ് ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെങ്കിൽ, തിരയൽ അന്വേഷണം മെച്ചപ്പെടുത്തുന്നതിന് Google ആ വിവരങ്ങൾ ഉപയോഗിക്കും. കൂടാതെ, സന്ദർശകർക്ക് വൈവിധ്യമാർന്ന പഠന ശൈലികൾ ഉണ്ടായിരിക്കാം. വൈവിധ്യമാർന്ന മീഡിയ ഫോർമാറ്റുകളിൽ സ content ജന്യ ഉള്ളടക്കം നിർമ്മിക്കുന്നത് നിങ്ങളുടെ പോയിന്റ് മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കും. അദ്വിതീയവും പ്രസക്തവുമായ ഡാറ്റ ഗവേഷണം ചെയ്യുന്നു എസ്.ഇ.ഒയുടെയും ഡാറ്റാസെറ്റുകളുടെയും കീ ഒരു പ്രത്യേക സ്ഥലത്ത് കീവേഡുകൾ ഉൾക്കൊള്ളുന്ന സവിശേഷമായ എന്തെങ്കിലും ഉള്ളടക്കം നിർമ്മിക്കുന്നു. സ്‌കീമകളിലും ഡാറ്റാസെറ്റുകളിലും ഇത് ബാധകമാണ്. പരിചിതമായ ഫോർമാറ്റ് ഉപയോഗിച്ച് എന്തെങ്കിലും സൃഷ്ടിക്കുന്നതിലൂടെ, ഇത് വായനക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. അദ്വിതീയ ഡാറ്റയാണ് അവയെ ചുറ്റിപ്പറ്റിയുള്ളത്. കശാപ്പുകടയ്ക്കായി, ഡാറ്റ നൽകുന്നതിന് അയാൾക്ക് ചുറ്റും വിളിക്കുകയോ രണ്ട് വെബ്‌സൈറ്റുകളിൽ പോകുകയോ ചെയ്യേണ്ടിവരാം. ഡാറ്റ അളക്കാവുന്നതും ഉറവിടമാക്കുന്നതും ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ചുറ്റും നോക്കുന്നതും ആവശ്യമുള്ളത്ര വിളിക്കുന്നതും എളുപ്പമാണ്. നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് ആളുകളുടെ അഭിപ്രായം തേടുകയാണെങ്കിൽ, അവർക്ക് ഒന്ന് മുതൽ അഞ്ച് വരെ സ്കെയിൽ നൽകുക. നിങ്ങൾക്ക് Google- ൽ പൊതു അവലോകനങ്ങൾ ഉപയോഗിക്കാനും കഴിയും, പക്ഷേ ഡാറ്റ എല്ലായ്പ്പോഴും ശേഖരിക്കുന്നത് അത്ര എളുപ്പമല്ല. ഇത് എന്നെ എങ്ങനെ സഹായിക്കും? നിങ്ങളുടെ ഡാറ്റാഗണം പൂരിപ്പിക്കാൻ ഈ വിവരങ്ങൾ സഹായിക്കുന്നു. എന്നിരുന്നാലും, ഇതര ഉപയോഗങ്ങളിൽ ബിസിനസ്സിന്റെ മെച്ചപ്പെടുത്തലും പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധവും ഉൾപ്പെടുന്നു. നിങ്ങൾ അവലോകനങ്ങൾ നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പ്രദേശത്ത് കുറവുണ്ടെന്ന് കണ്ടെത്താൻ മാത്രം, ഇത് മെച്ചപ്പെടുത്താനുള്ള അവസരമാണ്. ഒരു ഡാറ്റാഗണം പൂരിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വിഷയം മാറ്റേണ്ടതുണ്ട്. ആവശ്യമുള്ള HTML നിർമ്മിക്കുക HTML നിർമ്മിക്കുന്നത് സാങ്കേതികമായി ഉൾപ്പെടുന്ന ഒരു പ്രക്രിയയാണ്, അത് വളരെയധികം സമയമെടുക്കും. നിങ്ങൾക്ക് മുകളിൽ പറഞ്ഞ ബുള്ളറ്റുകൾ നിങ്ങൾക്ക് HTML അല്ലെങ്കിൽ പ്രോഗ്രാമിംഗ് ഭാഷയുമായി പരിചയമില്ലെങ്കിൽ ആശയക്കുഴപ്പമുണ്ടാക്കാം. നിങ്ങളെ സഹായിക്കാൻ ചില പുതിയ പ്രതിഭകളെ നിയമിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഇതുപോലുള്ള കഴിവുകൾ ഫ്രീലാൻസിംഗ് വെബ്‌സൈറ്റുകളിലാണ്. ടോപ്‌ടാൽ, അപ്‌വർക്ക്, ഫ്രീലാൻസർ.കോം എന്നിവ ഇതിന് പ്രശസ്തമായ ഉദാഹരണങ്ങളിൽ ഉൾപ്പെടാം. ഈ രംഗത്ത് മുമ്പ് പരിചയമുള്ള ഒരാളെ ശ്രമിക്കുക. അവർ മുമ്പ് ഒരു ഡാറ്റാഗണം അടയാളപ്പെടുത്തിയിട്ടില്ലെങ്കിൽ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ലായിരിക്കാം. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാമെങ്കിൽ, നിങ്ങളുടെ ടാർഗെറ്റ് സ്കീമയുടെ ITEMPROP- കൾ അവലോകനം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കുറച്ച് അറിവോടെ HTML അവലോകനം ചെയ്യാൻ കഴിയും. പല ഫ്രീലാൻ‌സർ‌മാരും നിങ്ങളുടെ കമ്പനിക്ക് ഒരു പുതിയ കാഴ്ചപ്പാട് കൊണ്ടുവരും. നിങ്ങളുടെ കമ്പനിയുടെ കാഴ്ചപ്പാട് മുറുകെ പിടിക്കുന്നത് ഉറപ്പാക്കുക. മാത്രമല്ല, ഫ്രീലാൻ‌സർ‌മാർ‌ നിങ്ങളുടെ എസ്.ഇ.ഒ. നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ഒരു ഡാറ്റാസെറ്റ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ നിർദ്ദേശിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ സെമാൾട്ടിനെ സമീപിക്കുന്നത് ഉറപ്പാക്കുക. ഒരു ഡാറ്റാഗണം എന്റെ പേജിൽ ഇടുന്നത് മൂല്യവത്താണോ? ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ മൊത്തത്തിലുള്ള ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. അദ്വിതീയ ഡാറ്റാസെറ്റുകൾ‌ അടങ്ങിയിരിക്കുന്ന വിവരശേഖരങ്ങളും ലേഖനങ്ങളും അടിസ്ഥാനമാക്കി ഒരു വെബ്‌സൈറ്റ് അല്ലെങ്കിൽ‌ ബ്ലോഗ് സൃഷ്‌ടിക്കുന്നത് വളരെയധികം പ്രവർ‌ത്തിക്കുന്നു. ചെറുകിട ബിസിനസ്സുകൾ അവരുടെ പദ്ധതികൾക്ക് മുകളിൽ ഒരു വലിയ നിക്ഷേപം അവസാനിപ്പിച്ചേക്കാം. ഇതിന് സമയമെടുക്കുന്ന സമയം, പരിശ്രമം, പണം എന്നിവ അമിതമാകാം. എന്നിരുന്നാലും, നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് പതിവായി ലിങ്കുകളുള്ള നിങ്ങളുടെ ബിസിനസ്സിന് ചുറ്റുമുള്ള ഒരു വിവര അടിത്തറ സൃഷ്ടിക്കുന്നത് ഒരു ദൃ blog മായ ബ്ലോഗ് തന്ത്രത്തിന്റെ പ്രധാന ഘടകമാണ്. ഈ വിവരങ്ങൾ ഒരു ഡാറ്റാഗണമായി പ്രയോഗിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ഗൂഗിളിന്റെ ഡാറ്റാബേസ് തിരയൽ ഇതിന്റെ ഫലമായി നിരവധി അക്കാദമിക് ഗവേഷണ ഗ്രൂപ്പുകളുടെ ക്ലിക്ക്ത്രൂ നിരക്ക് വർദ്ധിപ്പിക്കുന്നു. ഇതിനൊപ്പം നിങ്ങളുടെ ഉള്ളടക്കം ഇടുന്നത് ഒരു തൽക്ഷണ ഉത്തേജനം നൽകുന്നു. Google- ന്റെ ഡാറ്റാസെറ്റ് എഞ്ചിന്റെ ഒരു കേസ് പഠനം അക്കാദമിക് ഗ്രൂപ്പുകൾക്കും സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റുകൾക്കുമായി ഇത് മികച്ച രീതിയിൽ നിർമ്മിച്ചതാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. എന്നിരുന്നാലും, രാകുതൻ എന്ന ജാപ്പനീസ് കമ്പനി രാകുതൻ പാചകക്കുറിപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സേവനം ഉപയോഗിച്ചു. ഘടനാപരമായ ഡാറ്റയുടെ ഉപയോഗം അവരുടെ വെബ് ട്രാഫിക് 270 ശതമാനം വർദ്ധിപ്പിച്ചു . ഈ തന്ത്രം എല്ലായ്പ്പോഴും ഡാറ്റാസെറ്റ് തിരയൽ എഞ്ചിനിൽ സ്വയം കണ്ടെത്തുന്നതിലേക്ക് നയിക്കില്ല. ചില സമയങ്ങളിൽ ഇത് നിങ്ങളെ തിരഞ്ഞെടുത്ത സ്‌നിപ്പെറ്റുകളിൽ ഉൾപ്പെടുത്തുന്നു. സവിശേഷമായ സ്‌നിപ്പെറ്റുകൾ മറ്റൊരു ബ്ലോഗിൽ ഞങ്ങൾ വിശദമായി ചർച്ചചെയ്യും . Google ടോപ്പിലേക്ക് പോകാൻ ഘടനാപരമായ ഡാറ്റ എന്നെ എങ്ങനെ സഹായിക്കും? മിക്ക കമ്പനികൾ‌ക്കും, മുൻ‌കൂട്ടി നിലവിലുള്ള ഡാറ്റാസെറ്റുകളും ഫോർ‌മാറ്റുകളും ഉപയോഗിച്ച് നിങ്ങളുടെ എസ്‌ഇ‌ഒ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ് ഘടനാപരമായ ഡാറ്റ. വലിയ അളവിലുള്ള ഡാറ്റ അന്വേഷിക്കാൻ കഴിയുന്ന മറ്റുള്ളവർക്ക് ഇത് ഒരു അവസരമാണ്. ഗവേഷണം നടത്തുന്നതിലൂടെയും നിങ്ങളുടെ വെബ്‌സൈറ്റ് ഈ വെബിലേക്ക് എങ്ങനെ യോജിക്കുന്നുവെന്നതിനെക്കുറിച്ചും ബോധവാന്മാരായിരിക്കുന്നതിലൂടെ, നിങ്ങൾ സ്വയം മികച്ച അവസരം നൽകുന്നു. സെമാൾട്ടുമായുള്ള ഒരു ചർച്ചയിലൂടെ, Google ടോപ്പ് നേടുന്നതിന് നിങ്ങളുടെ വെബ്‌സൈറ്റ് ഇത് ഉപയോഗിക്കാൻ ഉചിതമാണോ എന്ന് ഞങ്ങൾ കാണും.
കാബൂൾ; സാമ്പത്തികമായും സൈനികമായും യാതൊരു സംവിധാനവുമില്ലാത്ത താലിബാൻ ഭീകരർ ചൈനയുടെ അടിയന്തിര സഹായത്തിനായി കെഞ്ചുന്നു. വ്യവസായ- നിർമ്മാണമേഖലയിലെ സഹായം വൈകിക്കുന്ന ചൈനയുടെ നിലപാടാണ് താലിബാനെ വെട്ടിലാക്കുന്നത്. അഫ്ഗാൻ കറൻസിയായ അഫ്ഗാനിയുടെ മൂല്യം നിരന്തരം ഇടിയുന്നതും ഖജനാവിൽ നീക്കിയിരുപ്പ് ഒന്നുമില്ലാത്തതുമാണ് താലിബാനെ കുഴയ്‌ക്കുന്നത്. അടിയന്തിര സഹായത്തിനാണ് താലിബാൻ ചൈനയെ സമീപിച്ചിരിക്കുന്നത്. ‘ അഫ്ഗാനിസ്ഥാനിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യവസായികൾ മുതൽമുടക്കാമെന്നാണ് സമ്മതിച്ചിട്ടുണ്ട്. ഇതിൽ ചൈനയിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. അത്തരം ആളുകളുടെ മുഴുവൻ സുരക്ഷയും ഉറപ്പുനൽകും. രാജ്യങ്ങൾ പരസ്പരമുള്ള അഭിപ്രായ വ്യത്യാസം തങ്ങൾക്കറിയില്ല. നേരിട്ട് സഹായം നൽകാൻ തയ്യാറുള്ള എല്ലാ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.’ വക്താവ് ബിലാൽ കരിമീ പറഞ്ഞു. ഏഷ്യയിൽ ചൈന ശക്തമായ രാജ്യമാണ്. താലിബാൻ ഭരണകൂടത്തിന് അടിയന്തിര സഹായം നൽകിക്കൊണ്ടിരിക്കുന്നതും ചൈനയാണ്. അവരുടെ ഭാഗത്തു നിന്നും ഇനി വ്യവസായ-നിർമ്മാണ രംഗത്ത്് നിരവധി സഹായങ്ങൾ ആവശ്യമുണ്ട്. അത് എത്രയും പെട്ടന്ന് ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും കരീമി പറഞ്ഞു. Tags: taliban-chinaafghan ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post രാജ്യത്ത് അനാഥരായ 9855 കുട്ടികൾ; സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ Next Post വാക്‌സിനെടുത്തിട്ടും കൊറോണ ബാധിച്ചവർക്ക് ഒമിക്രോണിൽ നിന്ന് ശക്തമായ പ്രതിരോധം ലഭിക്കുമെന്ന് പഠനം More News from this section 18നും 25നും ഇടയിലുള്ളവർക്ക് ഗർഭനിരോധന ഉറകൾ സൗജന്യമായി നൽകും; പ്രഖ്യാപനവുമായി ഈ രാജ്യം.. കിലോയ്‌ക്ക് 85,000 രൂപ.. ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി ശരണമന്ത്ര മുഖരിതം ബ്രിട്ടൺ; ഹരിവരാസനം ശതാബ്ദിക്ക് തുടക്കം ഇന്ത്യ ഞങ്ങളുടെ സഖ്യകക്ഷിയല്ല, അവർ മറ്റൊരു ലോകശക്തിയാണ്; തുറന്ന് പറഞ്ഞ് അമേരിക്ക സാമ്പത്തികമായി തകർന്ന ശ്രീലങ്ക പിടിച്ചുനിൽക്കാൻ അവസാന ശ്രമത്തിൽ; 2023ലേയ്‌ക്കുള്ള ബജറ്റ് പാർലമെന്റ് അംഗീകരിച്ചു ക്യാച്ച് എടുക്കുന്നതിനിടെ കരുണരത്നെക്ക് നഷ്ടമായത് മുൻവരിയിലെ 4 പല്ലുകൾ; കാണാം ചോര ചിന്തിയ ക്രിക്കറ്റ് വീഡിയോ- Karunaratne injured during Cricket Match Load More Latest News ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് മുഹമ്മദ് അൻവർ; കൊലപാതകം ലൈംഗികബന്ധം നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടികളെ കളിയാക്കുന്നവൻ അടുത്ത വഴിയിൽ എത്തുന്നതിന് മുൻപ് അവനെ പിടികൂടിയിരിക്കണം : പോലീസിന് നിർദേശം നൽകി യോഗി ആദിത്യനാഥ് മാൻദൗസ് ചുഴലിക്കാറ്റ്; കാലാവസ്ഥ മോശം; 13 വിമാനങ്ങൾ റദ്ദാക്കി ഇന്ത്യയിൽ ഇനിയും നരേന്ദ്രമോദി തന്നെ , ഗുജറാത്ത് ഫലം ബൂസ്റ്റർ ; പിന്നിൽ മോദിയുടെ ജനപ്രീതിയെന്ന് ബ്രിട്ടീഷ് ,ജപ്പാൻ , അറബ് മാദ്ധ്യമങ്ങൾ ഇല്ലാത്ത മ്ലാവിന്റെ പേരിൽ തീറ്റയിനത്തിൽ കൈയ്യിട്ട് വാരിയത് ഒന്നരക്കോടിയോളം രൂപ; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനം വിജിലൻസ്
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ടി.പി: പദ്ധതി... Kottayam Posted On date_range 25 Oct 2016 2:11 PM GMT Updated On date_range 2016-10-25T19:41:02+05:30 കെ.എസ്.ടി.പി: പദ്ധതി റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു text_fields bookmark_border കോട്ടയം: ലോകബാങ്ക് സഹായത്തോടെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെ.എസ്.ടി.പി) ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പ്രധാന റോഡുകള്‍ക്കായി തയാറാക്കിയ വിശദ പദ്ധതി രേഖകള്‍ പോലും (ഡി.പി.ആര്‍) നിര്‍മാണ മേല്‍നോട്ട ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കരാറുകര്‍ക്കായി മാറ്റിമറിച്ചെന്ന് പൊതുമാരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം കോടികളുടേതാണെന്നും കൃത്യമായ കണക്കും കുറ്റക്കാരായ ഉദ്യോഗസ്ഥരെയും കണ്ടത്തൊന്‍ ശക്തമായ നടപടി വേണമെന്നും വിജിലന്‍സ് വിഭാഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്‍െറ കണ്ടത്തെലിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ട് പൊലീസ് വിജിലന്‍സ് വിഭാഗത്തിനു കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഡി.പി.ആര്‍ അട്ടിമറിച്ചു നിര്‍മാണം നടത്തിയതിലൂടെ ഖജനാവിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരില്‍നിന്ന് തിരിച്ചുപിടിക്കണമെന്നും വഴിവിട്ട് പ്രവര്‍ത്തിച്ച കരാറുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. അതിനാല്‍ ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വൈകാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് പൊതുമരാമത്ത് ഉന്നതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡ് നിര്‍മാണത്തിനായി തയാറാക്കിയ ഡി.പി.ആറിന് വിരുദ്ധമായി കോടികളുടെ പാറപൊട്ടിച്ച് വില്‍പന നടത്തിയ കരാറുകാരെ കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നും അഴിമതിക്ക് അവര്‍ കൂട്ടുനിന്നെന്നുമാണ് കണ്ടത്തെിയത്. 1800 ക്യുബിക് മീറ്റര്‍ പാറ പൊട്ടിക്കേണ്ട സ്ഥാനത്ത് 90,000 ക്യുബിക് മീറ്റര്‍ പാറ കരാറുകാരന്‍ പൊട്ടിച്ചു മാറ്റിയിട്ടും ഇക്കാര്യം ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയില്ളെന്ന ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടിലുള്ളത്. ഇതുസംബന്ധിച്ച് വിവിധതലങ്ങളില്‍നിന്ന് ലഭിച്ച പരാതികള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍പോലും കൂട്ടാക്കാതെ പൂഴ്ത്തി. അനധികൃത പാറപൊട്ടിക്കലിലൂടെ കോടികളാണ് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡിലെ തിരുവല്ല ബൈപാസ്, തൊടുപുഴ-പാലാ-പൊന്‍കുന്നം, അടൂര്‍-കഴക്കൂട്ടം റോഡുകളുടെ നിര്‍മാണത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടത്തെല്‍. അതിനിടെ കരാറുകാരുമായി വഴിവിട്ട ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടിയില്‍നിന്ന് രക്ഷപ്പെട്ടെന്ന ആരോപണവും ശക്തമാണ്. മന്ത്രി ചിലരെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഗുരുതര ആരോപണത്തിനു വിധേയരായ ചിലര്‍ ഇപ്പോഴും രംഗത്തുണ്ടെന്നും ആക്ഷേപമുണ്ട്. ആരോപണ വിധേയരായവരെയല്ല മന്ത്രി സസ്പെന്‍ഡ് ചെയ്തതെന്ന വിമര്‍ശവും ചിലകേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോര്‍ക്ക് റീജണല്‍ കണ്‍‌വന്‍ഷനും ഈ വര്‍ഷത്തെ ഓണാഘോഷവും ഓഗസ്റ്റ് 21-ന് റോക്ക്‌ലാന്റ് കൗണ്ടി ക്ലാര്‍ക്ക്സ്ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സാധക സംഗീത സ്‌കൂളിന്റെ ഡയറക്ടര്‍ പ്രൊഫ. സാധക അലക്‌സാണ്ടറുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഫൊക്കാനാ അസോസിയേറ്റ് ട്രഷറര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുഖ്യാതിഥിയായിരുന്ന ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ ഓണ സന്ദേശം നല്‍കുകയും, നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയിലെ മയാമിയില്‍ വെച്ച് നടത്തുന്ന നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. റീജണല്‍ വൈസ് പ്രസിഡന്റ് റജി വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, മുന്‍ പ്രസിഡന്റ് സുധാ കര്‍ത്ത, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ഷൈജു എബ്രഹാം, ജോര്‍ജി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സരൂപ അനുവിന്റെ നൃത്ത രൂപത്തില്‍ അവതരിപ്പിച്ച ഗണപതി സ്തുതിയും, സാത്വിക്ക് അക്കാദമിയുടെ ഡയറക്ടറായ ദേവിക നായരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഓപ്പണിങ് ഡാന്‍സും പ്രേക്ഷകരുടെ കണ്ണഞ്ചിപ്പിച്ചു . റോക്ക് ലാന്‍ഡ് സ്‌കൂള്‍ ഓഫ് വയലിന്‍ ടീമംഗങ്ങള്‍ അവതരിപ്പിച്ച സംഗീത പരിപാടി വളരെ മനോഹരമായിരുന്നു. ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ബാലാ കെയാര്‍കെയുടെ നേതൃത്വത്തില്‍ താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ചു. അനന്യ ശര്‍മ, നന്ദിനി തോപ്പില്‍, ബ്രയാന്‍ ജേക്കബ് എന്നിവര്‍ മനോഹരമായ നൃത്തങ്ങള്‍ അവതരിപ്പിച്ചു. കലാഭവന്‍ മധുകര്‍ ലാല്‍, ബാബു നരിക്കുളം, തോമസ് ജോര്‍ജ്, ജെയിംസ് ജോയ് എന്നിവര്‍ കര്‍ണാനന്ദകരമായ ഗാനങ്ങള്‍ ആലപിച്ചു. ഷാജി സാമുവല്‍, ബിനു പോള്‍ എന്നിവര്‍ ഓണസദ്യക്ക് നേതൃത്വം നല്‍കി. മാവേലിയായി വേഷമിട്ടത് ഫൊക്കാന ട്രഷറര്‍ എബ്രഹാം കളത്തില്‍ ആയിരുന്നു. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുജ ജോസ് പരിപാടിയുടെ എംസി ആയി പ്രവര്‍ത്തിച്ചു. മൈക്കിള്‍ കുര്യന്‍ ആയിരുന്നു പ്രോഗ്രാമിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത് കോണ്‍കേര്‍സ് എം ജി എം ആയിരുന്നു. മാധ്യമപ്രവര്‍ത്തകനും ഇ മലയാളി ഓണ്‍ലൈന്‍ മീഡിയയുടെ ഡയറക്ടറുമായ ജോര്‍ജ് ജോസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി. നാഷണല്‍ കമ്മറ്റി അംഗം ക്രിസ് തോപ്പിലിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു. Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news AMERICA Post navigation महासमुंद जिले के कुछ परिवारों का सामाजिक बहिष्कार समाप्त करने में मिली सफलता – डॉ मिश्र പ്രൊഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി Leave a Comment Cancel reply Save my name, email, and website in this browser for the next time I comment. Δ Related News Nov 24, 2022 . 0 ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ ന്യൂ ജേഴ്സിയിലെ... AMERICA Nov 22, 2022 ശ്രീകുമാർ ഉണ്ണിത്താൻ 1 സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും, അതിന് പിന്നിൽ പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം.പി ക്കും അഭിനന്ദങ്ങൾ കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു... AMERICA Nov 19, 2022 ശ്രീകുമാര്‍ ഉണ്ണിത്താന്‍ 0 ഫൊക്കാന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനോദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31... AMERICA Malayalam Daily News Latest News Dec 5, 2022 . 0 കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിംഗും, പ്രവാസിശ്രീയും... GULF Dec 5, 2022 റബീ ഹുസൈന്‍ തങ്ങള്‍ 0 വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു മക്കരപ്പറമ്പ്: ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ വംശീയ ഉന്മൂലനം ലക്ഷ്യം... KERALA Dec 5, 2022 . 0 ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവം: ഗബ്രിയേൽ ചുണ്ടനും ഷോട്ട് പുളിക്കത്രയും ജേതാവ് എടത്വാ: 64-ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ ഗബ്രിയേൽ... KERALA America Dec 5, 2022 . 0 ഷിക്കാഗോ കെ.സി.എസ്സിന്റെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഡിസംബർ 10 ശനിയാഴ്ച ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ജെയിൻ മാക്കിലിന്റെ നേത്ര്യുത്വത്തിൽ പുതിയ കെ. സി. എസ്. ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ സിഎസ് എക്സിക്യൂട്ടീവും ഡയറക്ടർ ബോർഡും നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കെ. സി. എസ്. ബോർഡ് ഓഫ് ഡയറക്‌ടർമാരെയും പരിചയപ്പെടുത്തുകയും 2022-24 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും... AMERICA Dec 5, 2022 അനിൽ ആറന്മുള 0 മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം: മേയർ റോബിൻ ഇലക്കാട്ട് ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർ യുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക്... AMERICA Dec 4, 2022 . 0 നോർത്ത് കരോലിനയിൽ വൻതോതിൽ വൈദ്യുതി അട്ടിമറി; പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു നോര്‍ത്ത് കരോലിന: ശനിയാഴ്ച രാത്രി മൂർ കൗണ്ടിയിൽ വൈദ്യുതി അട്ടിമറിച്ച സംഭവത്തെത്തുടർന്ന് നോർത്ത് കരോലിനയിൽ 42,000-ലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. മൂർ... AMERICA Dec 4, 2022 . 0 കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവി ജോനാഥൻ ആമ 190-ാം ജന്മദിനം ആഘോഷിക്കുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര മൃഗമായി അംഗീകരിക്കപ്പെട്ട ജൊനാഥൻ എന്ന സീഷെൽസ് ഭീമൻ ആമ ഈ വാരാന്ത്യത്തിൽ സെന്റ് ഹെലേന... AMERICA STRANGE NEWS INDIA Dec 4, 2022 . 0 ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി നയിക്കുന്ന വനിതാ മാർച്ച് ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വനിതാ മാര് ച്ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി... INDIA Dec 4, 2022 . 0 12 ദിവസം കൊണ്ട് മധ്യപ്രദേശ് പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് ഡോംഗർഗാവ് : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ 12 ദിവസത്തെ യാത്ര പൂർത്തിയാക്കി ഞായറാഴ്ച വൈകുന്നേരം 380... INDIA Dec 4, 2022 . 0 3 രൂപയ്ക്ക് പ്രഭാതഭക്ഷണം; 5 രൂപയ്ക്ക് ഉച്ച ഭക്ഷണം; യോഗി സർക്കാരിന്റെ പുതിയ പദ്ധതിയില്‍ സാധാരണക്കാര്‍ സന്തുഷ്ടര്‍ ലഖ്‌നൗ: ഉത്തർപ്രദേശിലെ തൊഴിലാളികൾക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ യോഗി ആദിത്യനാഥ് സർക്കാർ ‘മുഖ്യമന്ത്രി അന്നപൂർണ ഭോജനാലയ... INDIA SPORTS Dec 2, 2022 . 0 രോഹിത്-കോഹ്‌ലി ഉൾപ്പടെയുള്ള ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി; ആദ്യ ഏകദിനം ഡിസംബർ നാലിന് ധാക്ക: മൂന്ന് മത്സരങ്ങളുടെ ഏകദിനവും തുടർന്ന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കാൻ ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി. രോഹിത് ശർമ്മ, വിരാട്... INDIA SPORTS Dec 1, 2022 . 0 സ്‌പെയിനിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം ജപ്പാൻ ലോക കപ്പ് നോക്കൗട്ടിലേക്ക് ഏഷ്യൻ ഭൂഖണ്ഡത്തിന്റെയാകെ പ്രാർത്ഥനയോടെ കളത്തിലിറങ്ങിയ ജപ്പാൻ നിരാശപ്പെടുത്തിയില്ല. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആരാധകവൃന്ദത്തിനു മുന്നിൽ സ്പാനിഷ് അർമാഡയെ തകർത്ത് ജപ്പാൻ ഗ്രൂപ്പ്... GULF SPORTS Dec 1, 2022 വിനോദ് റാന്നി 0 മാഗ് വോളിബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സിന് കിരീടം ഹൂസ്റ്റൺ: നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗ് വോളിബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള... AMERICA SPORTS Cinema Dec 4, 2022 . 0 ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചതിന് ഇറാനിയൻ നടി മിത്ര ഹജ്ജാർ അറസ്റ്റിൽ ടെഹ്‌റാൻ : രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് പ്രമുഖ കലാകാരിയും... CINEMA GULF Dec 3, 2022 . 0 കെ എസ് പ്രേംകുമാർ എന്ന നടന്‍ കൊച്ചു പ്രേമൻ അന്തരിച്ചു തിരുവനന്തപുരം: നടൻ കെഎസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ ഇന്ന്... CINEMA KERALA Nov 30, 2022 . 0 അല്‍‌ഫോന്‍സ് പുത്രന്റെ “ഗോൾഡ്” ഡിസംബര്‍ 1-ന് തിയ്യേറ്ററിലെത്തുന്നു പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം... CINEMA HEALTH & BEAUTY Dec 1, 2022 . 0 ലോക എയ്‌ഡ്‌സ് ദിനം: 2030-ഓടെ എയ്‌ഡ്‌സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം മോശമായ നിലയിലെന്ന് യു എന്‍ യുണൈറ്റഡ് നേഷൻസ് : 2030-ഓടെ എയ്ഡ്‌സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ സാഹചര്യം മോശമായതിനാൽ നടപടിയെടുക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ്... AMERICA HEALTH & BEAUTY Nov 25, 2022 . 0 വായു മലിനീകരണം പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമതയെയും ബീജ ഗുണനിലവാരത്തെയും ബാധിക്കുമെന്ന് പഠനം ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു ഗവേഷണ പഠനത്തിൽ വായു മലിനീകരണം പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണത്തെ ദോഷകരമായി ബാധിക്കുമെന്ന് അവകാശപ്പെട്ടു. ഇത്... HEALTH & BEAUTY Nov 13, 2022 . 0 എല്ലാ ജില്ലകളിലും മെറ്റബോളിക് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം: പ്രമേഹം നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ... HEALTH & BEAUTY KERALA Copyright © Malayalam Daily News. All rights reserved Privacy Policy Contact Us DISCLAIMER: Articles published in this web site are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form. Malayalam Daily News claims no credit for any images posted on this site unless otherwise noted. Images on this site are copyright to its respectful owners. If there is an image appearing on this site that belongs to you and do not wish for it appear on this site, please E-mail with a link to said image and it will be promptly removed.
നിങ്ങൾ സംഭരിച്ചിട്ടുള്ള ഏതൊരു വീഡിയോ ഫയലുകളും ഒരു ഓഡിയോ ഫയലാക്കി മാറ്റാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഉപകരണമാണ് MP3 വീഡിയോ കൺവെർട്ടർ. ഈ ആപ്ലിക്കേഷൻ വളരെ ലളിതവും ഉപയോഗപ്രദവും പൂർണ്ണമായും സ്വതന്ത്രവുമാണ്. Video MP3 Converter എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക നിങ്ങൾ എപ്പോഴെങ്കിലും ഒരു പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിൽ നിങ്ങൾ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ, പക്ഷേ അത് വീഡിയോ ഫോർമാറ്റിൽ മാത്രമേ ലഭ്യമാകൂ? ഫോണിന്റെ സ്ക്രീൻ ഓൺ ചെയ്ത് ഏതെങ്കിലും പ്രത്യേക വീഡിയോ കേൾക്കാൻ ശ്രമിക്കുന്നത് ശരിക്കും സൗകര്യപ്രദമല്ല. നിങ്ങൾക്ക് സ്ക്രീൻ ഓഫ് ചെയ്യാൻ കഴിയാത്തതിനാൽ ഇത് അസൗകര്യകരമാണെന്ന് മാത്രമല്ല, സംഗീത അനുഭവം പൂർണ്ണമായി ആസ്വദിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. മറുവശത്ത്, MP3 വീഡിയോ കൺവെർട്ടർ, നിങ്ങൾക്ക് ഏതെങ്കിലും വീഡിയോയിൽ നിന്ന് ഒരു ഓഡിയോ ക്ലിപ്പ് വേർതിരിച്ചെടുത്ത് എളുപ്പത്തിൽ MP3-ലേക്ക് സംരക്ഷിക്കാൻ കഴിയും. നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിൽ താൽപ്പര്യമുണ്ടെങ്കിൽ, താഴെയുള്ള ലേഖനത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. വീഡിയോ എഡിറ്റിംഗ് ഫീച്ചർ എന്തിനധികം, നിങ്ങൾക്ക് ഇന്റഗ്രേറ്റഡ് വീഡിയോ എഡിറ്ററും ഉപയോഗിക്കാം. ലളിതവും നൂതനവുമായ വീഡിയോ എഡിറ്റിംഗ് ജോലികൾ നിർവഹിക്കാൻ ഈ ഫംഗ്ഷൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ തിരഞ്ഞെടുത്ത വീഡിയോകൾ ഗുണനിലവാരം നഷ്ടപ്പെടാതെ ഏറ്റവും ചെറിയ വലുപ്പത്തിലേക്ക് കംപ്രസ് ചെയ്തുകൊണ്ട് ആരംഭിക്കുക. നിങ്ങളുടെ വീഡിയോകൾ പല തരത്തിൽ വിളയുന്നതിനും വിളവെടുക്കുന്നതിനും ലയിപ്പിക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനും ഫിസിക്കൽ എഡിറ്റിംഗ് ടൂളുകൾ ഉപയോഗിക്കുക. ഏറ്റവും പ്രധാനമായി, മറ്റ് ആപ്ലിക്കേഷനുകളെ അപേക്ഷിച്ച് ആപ്ലിക്കേഷൻ കൂടുതൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ കണ്ടെത്തും.MP3 വീഡിയോ കൺവെർട്ടറിന് വിഷ്വൽ ഘടകങ്ങൾ എളുപ്പത്തിൽ നീക്കംചെയ്യാൻ കഴിയും, ഇത് വിശദാംശങ്ങളുടെ ഒരു നിലയുമായി ഉയർന്ന നിലവാരമുള്ള ഓഡിയോ ഫയലുകൾ നിങ്ങളെ അവശേഷിപ്പിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള ഏത് വീഡിയോയും തിരഞ്ഞെടുക്കുക, തുടർന്ന് MP3 ഓഡിയോ ഫയൽ ലഭിക്കുന്നതിന് MP3 വീഡിയോ കൺവെർട്ടർ ഉപയോഗിക്കുക. പല ഫോർമാറ്റുകളും പരിവർത്തനം ചെയ്യുന്ന പിന്തുണ MP3 വീഡിയോ കൺവെർട്ടർ ആപ്ലിക്കേഷൻ 3GP, MP4, FLV പോലുള്ള നിരവധി വീഡിയോ ഫോർമാറ്റുകൾ പരിവർത്തനം ചെയ്യാൻ നിങ്ങളെ സഹായിക്കും,… MP3 അല്ലെങ്കിൽ AAC ഫോർമാറ്റിൽ ഓഡിയോ ഫോർമാറ്റിലേക്ക്. ഏതെങ്കിലും തരത്തിലുള്ള ഫോർമാറ്റുകൾക്കിടയിൽ പരിവർത്തനം ചെയ്യുന്നതിലും നിങ്ങൾ പരിമിതപ്പെടുന്നില്ല. ഇമേജുകൾ ആവശ്യമില്ലാതെ നിങ്ങൾക്ക് ശബ്ദം മാത്രം കേൾക്കേണ്ടിവരുമ്പോൾ ഇത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. ഫോൺ സ്പേസിൽ ഗണ്യമായി ലാഭിക്കാനും ഈ പരിവർത്തനം നിങ്ങളെ സഹായിക്കുന്നു. MP3 വീഡിയോ കൺവെർട്ടർ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഗാനം ആസ്വദിക്കാൻ കഴിയും. പ്രത്യേകിച്ചും, വിബിആറിന്റെ വിവിധ ഓപ്ഷനുകൾ ഉപയോഗിച്ച് ഓഡിയോയിലേക്ക് വീഡിയോ എൻകോഡ് ചെയ്യാനും കഴിയും, സിബിആർ സൗണ്ട് ക്വാളിറ്റി 245kb/s, 192kb/s, 128kb/s. അതിനാൽ, നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ തരത്തിലുള്ള ഓഡിയോ ഫോർമാറ്റ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വീഡിയോകൾക്കായി ഉപയോഗപ്രദമായ എഡിറ്റിംഗ് ടൂളുകൾ നിങ്ങളുടെ മീഡിയ ഫയലുകൾ എഡിറ്റുചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, MP3 വീഡിയോ കൺവെർട്ടറിന് നിങ്ങളെ പൂർണ്ണമായും സഹായിക്കാൻ കഴിയും. വീഡിയോ എഡിറ്റിംഗ് ജോലികൾ നിർവഹിക്കാൻ ആപ്ലിക്കേഷൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ മീഡിയ ഫയലുകൾ പരിവർത്തനം ചെയ്യുന്നതിനുള്ള ഐച്ഛികങ്ങൾ ഉപയോഗിച്ച് ആരംഭിക്കുക. വിശദാംശങ്ങളും ഗുണനിലവാരവും ഒരേ നില നിലനിർത്തിക്കൊണ്ട് തന്നെ നിങ്ങളുടെ വലിയ വീഡിയോകൾ ചെറിയ വലുപ്പങ്ങളിലേക്ക് കംപ്രസ് ചെയ്യുന്നതിന് നിങ്ങൾക്ക് MP3 വീഡിയോ കൺവെർട്ടർ ഉപയോഗിക്കാം. അതേസമയം, നിങ്ങളുടെ വീഡിയോകൾ വലിയ കുഴപ്പങ്ങളില്ലാതെ വിളവെടുക്കാനും വിളയാനും വിളയാനും നിങ്ങൾക്ക് സ്വാതന്ത്ര്യം അനുഭവപ്പെടാം. ഓഡിയോ ഫ്രീക്വൻസി ഇഷ്ടാനുസൃതമാക്കുക, പാട്ടിന്റെ വേഗത എഡിറ്റുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വീഡിയോ വേഗതയിൽ മാറ്റങ്ങൾ വരുത്തുക. ഫയൽ വിവരങ്ങൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കുക MP3 വീഡിയോ കൺവെർട്ടർ ആപ്ലിക്കേഷനിലെ ഫയലുകൾ പരിവർത്തനം ചെയ്ത ശേഷം, നിങ്ങൾക്ക് പേര് മാറ്റാം, പുതുതായി പരിവർത്തനം ചെയ്ത ഫയലിനായി സേവ് ലൊക്കേഷൻ എളുപ്പത്തിൽ തിരഞ്ഞെടുക്കാം. ആവശ്യമുള്ള സ്ഥലത്തേക്ക് ഫയൽ വേഗത്തിൽ നേരിട്ട് സംരക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഒരു ബിൽറ്റ്-ഇൻ മെറ്റാ എഡിറ്റർ പോലും ഉണ്ട്, അതിനാൽ നിങ്ങൾക്ക് ആൽബം തലക്കെട്ട്, ഗാനത്തിന്റെ തലക്കെട്ട്, ആർട്ടിസ്റ്റ് മുതലായ വിശദാംശങ്ങൾ മാറ്റാൻ കഴിയും. ആൽബം ആർട്ട് പിന്തുണയ്ക്കുന്നു, മെറ്റാ-വിവരങ്ങൾ ശരിയാണെങ്കിൽ, ആപ്ലിക്കേഷൻ ഓൺലൈനിൽ പോയി നിങ്ങൾക്കായി സ്വയമേവ ഡൗൺലോഡ് ചെയ്യാം. അതേസമയം, നിങ്ങളുടെ mp3 ഫയൽ മറ്റ് സോഷ്യൽ നെറ്റ് വർക്കുകളിൽ ഓൺലൈനിൽ പങ്കിടാനും അപ് ലോഡ് ചെയ്യാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഇത് എല്ലാവരുമായും അനുഭവം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു. Android-നായി MP3 വീഡിയോ കൺവെർട്ടർ APK ഡൗൺലോഡ് ചെയ്യുക MP3 വീഡിയോ കൺവെർട്ടർ നിങ്ങളുടെ ഉപകരണത്തിലെ വീഡിയോ, ഓഡിയോ ഫയലുകൾ പരിവർത്തനം ചെയ്യാനും വലിപ്പം മാറ്റാനും ട്രിം ചെയ്യാനും സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ്. നിരവധി വീഡിയോ ഫോർമാറ്റുകൾ സൗകര്യപ്രദമായി ഓഡിയോയിലേക്ക് പരിവർത്തനം ചെയ്യുന്ന സവിശേഷതയോടെ, അതേസമയം, ശബ്ദ ഗുണനിലവാരത്തിന്റെ നിരവധി തിരഞ്ഞെടുപ്പുകൾ തിരഞ്ഞെടുക്കാൻ, സംഗീത പ്രേമികൾക്ക് ഇത് ഒഴിച്ചുകൂടാനാവാത്ത ആപ്ലിക്കേഷനാണ്. ലളിതമായ വീഡിയോ എഡിറ്റിംഗ് നടത്താൻ ഇത് നിങ്ങളെ അനുവദിക്കുക മാത്രമല്ല, നിങ്ങളുടെ ഉപകരണത്തിൽ ധാരാളം സ്റ്റോറേജ് സ്പേസ് സംരക്ഷിക്കാനും നിങ്ങളെ അനുവദിക്കുന്നു. MP3 വീഡിയോ കൺവെർട്ടറിനേക്കാൾ മികച്ച ഒരു വീഡിയോ കൺവെർട്ടർ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല, കാരണം ഇത് മികച്ചതാണ്. ഇന്ന് ഈ ഉപയോഗപ്രദമായ ആപ്പ് ഡൗൺലോഡ് ചെയ്ത് പരീക്ഷിക്കുക. അഭിപ്രായങ്ങൾ തുറക്കുക Demolish! Unlimited Bullets Size: 116 MB Rating: 4.7 Install: 2018 Type: Game Ori Neighbors back From Hell Size: 2 GB Rating: 4.6 Install: 35 Type: Game Ori Juicy Realm Unlocked Characters, God Mode, Fast Reload, Unlimited Skills Size: 227 MB Rating: 4.6 Install: 35 Type: Game Mod Prizefighters 2 Premium Unlocked Size: 37 MB Rating: 4.6 Install: 35 Type: Game Mod MORTAL KOMBAT Increase Damage/Defense Size: 1 GB Rating: 4.4 Install: 12835 Type: Game Mod Absolute RC Plane Sim Unlocked Size: 61 MB Rating: 4.7 Install: 8319 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
ഇരുളും വെളിച്ചവുമായി കടന്നുപോയിക്കൊണ്ടിരിക്കുന്ന രാത്രികളും പകലുകളും, വേനലും മഴയും വസന്തവും ഇലപൊഴിയും കാലവുമായി വന്നുപോവുന്ന വര്‍ഷങ്ങളും മാത്രമല്ല, സൂര്യ-ചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും എക്കാലവും മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷേ ഇവയെ സമാഹരിച്ചു് കുറ്റമറ്റ നിയമത്തിന്‍ കീഴില്‍ ഒരു കലണ്ടര്‍ ആക്കുക എന്നതു് ആയിരക്കണക്കിനു് വര്‍ഷങ്ങളിലും ഒരു തലവേദനയായി അവശേഷിക്കുകയായിരുന്നു. ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വര്‍ഷങ്ങളും തമ്മില്‍ത്തമ്മില്‍ പൊരുത്തക്കേടില്ലാതെ കൂട്ടിയിണക്കാനാവാത്ത അവസ്ഥ. ചന്ദ്രപക്ഷങ്ങളില്‍ അധിഷ്ഠിതമായി ഒരു കലണ്ടര്‍ ആദ്യമായി രൂപപ്പെടുത്തിയതു് ബാബിലോണിലെ സുമേറിയക്കാര്‍ ആണെന്നാണു് പണ്ഡിതമതം. ഒരു വര്‍ഷത്തെ പന്ത്രണ്ടു് മാസങ്ങളായി തിരിച്ചുകൊണ്ടുള്ളതായിരുന്നു ഈ കലണ്ടര്‍. ഈ ചന്ദ്രവര്‍ഷവും, കാലാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള വര്‍ഷവും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാന്‍ അവര്‍ നാലു് വര്‍ഷത്തിലൊരിക്കല്‍ ഒരു പതിമൂന്നാം മാസം ഇതിനോടു് ചേര്‍ക്കുകയായിരുന്നു. പുരാതന ഈജിപ്റ്റുകാരും, ഗ്രീക്കുകാരും, സെമിറ്റിക്‌ രാജ്യങ്ങളും ഈ കലണ്ടര്‍ പകര്‍ത്തി. പിന്നീടു് ഈജിപ്റ്റുകാര്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഒരു കലണ്ടറിനു് രൂപം നല്‍കി. പുരാതന റോമിലും ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറായിരുന്നു. 355 ദിവസം ഒരു വര്‍ഷം, മാര്‍ച്ച്‌, മെയ്‌, ജുലൈ, ഒക്ടോബര്‍ ഇവ 31 ദിവസം, ഫെബ്രുവരി 28 ദിവസം, മറ്റു് മാസങ്ങള്‍ 29 ദിവസങ്ങള്‍ വീതം. നാലു് വര്‍ഷം കൂടുമ്പോള്‍ ഒരു പുതിയ മാസം കൂട്ടിച്ചേര്‍ക്കും. പ്രധാനപുരോഹിതന്റെ നിയന്ത്രണത്തിലായിരുന്നു ഈ കലണ്ടര്‍. അമാവാസി ദിവസം അദ്ദേഹം ആ മാസത്തെ പൂര്‍ണ്ണചന്ദ്രന്‍ എന്നാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിളംബരം ചെയ്യും. ഇവരുടെ പിടിപ്പുകേടു് മൂലം, ജൂലിയസ്‌ സീസറിന്റെ കാലമായപ്പോഴേക്കും, വേനല്‍ക്കാലമാസങ്ങള്‍ വസന്തകാലത്തിലേ വരാന്‍ തുടങ്ങി! ഇതിനു് പരിഹാരമായി B.C. 46-ല്‍ സീസര്‍ ‘ജൂലിയന്‍ കലണ്ടര്‍’ എന്നറിയപ്പെടുന്ന കലണ്ടര്‍ നടപ്പിലാക്കി. ഈജിപ്ഷ്യന്‍ കലണ്ടറിന്റെ അടിസ്ഥാനത്തില്‍, പഴയ കലണ്ടറില്‍ കൂടുതലുണ്ടായിരുന്ന പത്തു് ദിവസങ്ങള്‍, 29 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന മാസങ്ങള്‍ക്കു് വീതിച്ചു് ഇന്നു് നമ്മള്‍ അറിയുന്ന രീതിയിലുള്ള പന്ത്രണ്ടു് മാസങ്ങളും, 365 ദിവസങ്ങളുമുള്ള ഒരു വര്‍ഷമാക്കി. ഓരോ നാലുവര്‍ഷവും ഫെബ്രുവരിയോടു് ഒരു ദിവസം കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. Quintilis എന്നറിയപ്പെട്ടിരുന്ന മാസത്തിനു് ജൂലിയസ്‌ സീസറിനെ ബഹുമാനിക്കാനായി ജൂലൈ എന്ന പേരും നല്‍കി. അടുത്ത ചക്രവര്‍ത്തിയായിരുന്ന Augustus ആണു് Sextilis എന്ന മാസത്തിനു് August എന്നു് പേരു് നല്‍കിയതു്. (ജൂലിയസ്‌ സീസറിനെക്കാള്‍ ഒട്ടും മോശക്കാരനാവാതിരിക്കാന്‍ 30 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന August-നെ അദ്ദേഹം 31 ദിവസങ്ങള്‍ ആക്കുകയായിരുന്നു എന്നൊരു കഥയുണ്ടു്!) നൂറ്റാണ്ടുകള്‍ കൊഴിഞ്ഞുവീണതിനൊപ്പം, നാലു് വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം ഫെബ്രുവരിയോടു് ചേര്‍ക്കുന്ന രീതിമൂലം, കലണ്ടര്‍ വര്‍ഷത്തിന്റെ നീളം കാലാവസ്ഥാടിസ്ഥാനത്തിലെ വര്‍ഷത്തേക്കാള്‍ കൂടിക്കൊണ്ടിരുന്നു. തന്മൂലം, വാര്‍ഷീകാഘോഷങ്ങള്‍ നേരത്തേ വരാന്‍ തുടങ്ങി. 1582-ല്‍ വസന്തകാലാരംഭം (vernal equinox) മാര്‍ച്‌ 21-നു് പകരം മാര്‍ച്ച്‌ 11-നായിരുന്നു! ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍പ്പാപ്പാ ഗ്രിഗറി പതിമൂന്നാമന്‍ 1582-ലെ ഒക്ടോബര്‍ മാസത്തില്‍നിന്നും പത്തു് ദിവസം ‘എഴുതിത്തള്ളി’, അഥവാ, ഒക്ടോബര്‍ 4-നു് ശേഷം അഞ്ചിനു് പകരം, പതിനഞ്ചാക്കി! ഓരോ നാനൂറു് വര്‍ഷങ്ങളിലും, മൂന്നു് പ്രാവശ്യം ഫെബ്രുവരിയെ നാലുവര്‍ഷത്തിലൊരിക്കല്‍ 29 ദിവസങ്ങള്‍ ആക്കുന്ന ഏര്‍പ്പാടു് ഒഴിവാക്കാനും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതാണു് New Style (N.S.) അല്ലെങ്കില്‍ gregorian calendar എന്നപേരില്‍ നമ്മള്‍ ഇന്നുപയോഗിക്കുന്ന കലണ്ടര്‍. ലോകം മുഴുവന്‍ ഈ കലണ്ടര്‍ ഒറ്റയടിക്കു് ഏറ്റെടുക്കുകയായിരുന്നില്ല. റോമന്‍ കത്തോലിക്കാരാജ്യങ്ങള്‍ ഇതംഗീകരിച്ചെങ്കിലും, കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ Julian calendar അഥവാ, Old Style (O.S.) കലണ്ടര്‍ തുടര്‍ന്നും ഉപയോഗിച്ചുപോന്നു. ഇംഗ്ലണ്ടു് പതിനൊന്നു് ദിവസങ്ങള്‍ ഒഴിവാക്കി 1752-ല്‍ ഈ പുതിയ കലണ്ടര്‍ സ്വീകരിച്ചു. കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ പതിമൂന്നു് ദിവസങ്ങള്‍ നഷ്ടപ്പെടുത്തി 1923-ലും, ചൈന 1912-ലും മാത്രമാണു് ന്യൂ സ്റ്റൈല്‍ എന്ന ഇന്നത്തെ കലണ്ടര്‍ അംഗീകരിച്ചതു്. gregorian calendar വഴി നടപ്പായ മറ്റൊരു പരിഷ്കാരം ജനുവരി ഒന്നിനെ വര്‍ഷാരംഭമായി പൊതുവേ അംഗീകരിക്കപ്പെട്ടതാണു്. അതിനു് മുന്‍പു് പുതുവര്‍ഷാരംഭം ചിലര്‍ക്കു് ഡിസംബര്‍ 25, ചിലര്‍ക്കു് ജനുവരി ഒന്നു്, ഇംഗ്ലണ്ടില്‍ മാര്‍ച്ച്‌ 25 (1752- വരെ) ഒക്കെയായിരുന്നു. കലണ്ടറിനും, കലണ്ടറിലെ ചില പ്രത്യേകദിനങ്ങള്‍ക്കുമൊക്കെ അസാധാരണത്വവും, ദൈവികത്വവും ഒക്കെ നല്‍കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്നു് മനസ്സിലാക്കാന്‍ ഇങ്ങനെയുള്ള ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കുന്നതു് നല്ലതാണെന്നു് തോന്നുന്നതുകൊണ്ടാണു് ഇതിവിടെ കുറിക്കുന്നതു്. കലണ്ടര്‍ വര്‍ഷത്തില്‍നിന്നു് വിരുദ്ധമായി, ഒരു യഥാര്‍ത്ഥ വര്‍ഷമെന്നതു്, ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ ഒരു പ്രത്യേക പോയിന്റില്‍ തിരിച്ചെത്താന്‍ എടുക്കുന്ന സമയമാണു്. ഈ റെഫറന്‍സ്‌ പോയിന്റ്‌ നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തിന്റെ ദൈര്‍ഘ്യത്തില്‍ വ്യത്യാസങ്ങള്‍ വരും. പൊതുവേ മൂന്നു് റെഫറന്‍സ്‌ പോയിന്റുകള്‍ അംഗീകരിക്കപ്പെടുന്നുണ്ടു്. സൂര്യനും ഭൂമിയും ഒരു പ്രത്യേക നക്ഷത്രവുമായി ചേര്‍ന്നുവരുന്ന ഒരു പോയിന്റിനെ അടിസ്ഥാനമാക്കുന്ന വര്‍ഷമാണു് sidereal year. (നക്ഷത്രം എന്നര്‍ത്ഥമുള്ള sidus എന്ന Latin പദത്തില്‍നിന്നും) ദൈര്‍ഘ്യം 365 ദിവസം, 6 മണിക്കൂര്‍, 9 മിനിട്ട്‌ 9,5 സെക്കന്റ്‌. സൂര്യനില്‍ നിന്നുള്ള ഒരു രേഖയുമായി ഭൂമിയുടെ അച്ചുതണ്ടു് 90 ഡിഗ്രിയില്‍ (ലംബം) ആവുന്നതു് (ഇതു് വര്‍ഷത്തില്‍ രണ്ടു് പ്രാവശ്യം സംഭവിക്കുന്നു) റെഫറന്‍സ്‌ പോയിന്റ്‌ ആക്കുന്നതാണു് tropical year. ദൈര്‍ഘ്യം 365 ദിവസം, 5 മണിക്കൂര്‍, 48 മിനിട്ട്‌ 46 സെക്കന്റ്‌. അച്ചുതണ്ടിനെ ആധാരമാക്കുന്നതിനാല്‍, കാലങ്ങളുടെ അടിസ്ഥാനത്തിലെ വര്‍ഷം tropical year-നു് തുല്യമാണു്. മൂന്നാമത്തെ റെഫറന്‍സ്‌ പോയിന്റ്‌ ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോടു് ഏറ്റവും അടുത്തുവരുന്ന perihelion ആണു്. ഈ പോയിന്റ്‌ പക്ഷേ ഭൂമി ചലിക്കുന്ന ദിശയില്‍ സാവധാനം നീങ്ങുന്നതിനാല്‍, anomalistic year എന്നറിയപ്പെടുന്ന ഈ വര്‍ഷമാണു് ദൈര്‍ഘ്യമേറിയതു്. (365 ദിവസം, 6 മണിക്കൂര്‍, 13 മിനിട്ട്‌ 53 സെക്കന്റ്‌.) 6 Comments Posted by c. k. babu on Feb 23, 2008 in ലേഖനം, ശാസ്ത്രം Tags: കലണ്ടര്‍, ജ്യോതിഷം, ലേഖനം, ശാസ്ത്രം ← Older posts Follow C. K. Babu's Blog on WordPress.com ലേഖകൻ c. k. babu Dec 2022 M T W T F S S 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 « Oct ആകെ പോസ്റ്റുകള്‍ 1. ഇടവപ്പാതിയിലെ തിരുവോണം 2. ഭാരതീയനും വർഗ്ഗവിവേചനവും 3. ദൈവത്തിനു് പുണ്യാഹം തളിക്കുന്നവർ 4.അക്വീനാസിന്റെ അഞ്ചു് "അന്തഃകരണങ്ങൾ" 5. സ്ഥിതിസമത്വം - ഒരു മൃഗദാഹം 6. ഭാഷയും അറിവും 7. നമുക്കു് വേണ്ടതു് വിശുദ്ധന്മാർ 8. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 1 9. സ്വാതന്ത്ര്യഷഷ്ടിപൂർത്തി 10. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 2 11. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 3 12. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 4 13. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 5 14. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 6 15. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 7 16. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 8 17. സേതുസമുദ്രം - ഒരു കാഴ്ചപ്പാടു് 18. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 9 19. ദൈവങ്ങളുടെ ഉത്ഭവം 20. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 10 21. പ്രപഞ്ചസൃഷ്ടിയിലെ ചില ചോദ്യചിഹ്നങ്ങൾ 22. ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 11 23. ലോകാവസാനത്തിലെ കാഹളധ്വനി 24. യേശു മരിച്ചിരുന്നില്ല!? 25. യൂറോപ്യൻ ചിന്താസരണികളും ഭാരതവും - 1 26. യൂറോപ്യൻ ചിന്താസരണികളും ഭാരതവും - 2 27. യൂറോപ്യൻ ചിന്താസരണികളും ഭാരതവും - 3 28. ഞരമ്പുരോഗിയായ കുതിര 29. മോശെ ഒരു യഹൂദനായിരുന്നില്ല!? 30. ഏകദൈവവിശ്വാസവും പരിച്ഛേദനയും 31. ആത്മാവും ജീവിതവും 32. അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാർ 33. യേശുവും ക്ലിയോപാട്രയും 34. മതവിശ്വാസവും വിജ്ഞാനവിരോധവും 35. അണുബാധയും ആരോഗ്യപരിപാലനവും 36. സദാചാരത്തിനു് മതവിശ്വാസം വേണോ? 37. ദൈവവിശ്വാസവും സ്വതന്ത്ര ഇച്ഛാശക്തിയും 38. വിശുദ്ധപൗലോസിന്റെ സ്ത്രീവിരോധം 39. താരാപഥത്തിനു് ഒരു മറുപടി 40. സൂരജിനു് ഒരു മറുപടി 41. ഗുസ്തിക്കാരനായ യഹോവ 42. ആദാമിന്റെ അയൽനാട്ടുകാർ 43. കണ-പ്രതികണ-നശീകരണം 44. ജ്യോതിഷം ഒരു ശാസ്ത്രമോ? 45. ആധുനിക കലണ്ടർ വന്ന വഴി 46. ഭൂമിപുത്രിയുടെ ലേഖനം 47. വിലപേശുന്ന യഹോവ 48. സോദോം-ഗോമോറയും ലോത്തിന്റെ അഗമ്യഗമനവും 49. യൂദാസിന്റെ സുവിശേഷം - 1 50. യൂദാസിന്റെ സുവിശേഷം - 2 51. സര്‍വ്വശക്തനായ ദൈവം! 52. ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ 53. യൂദാസിന്റെ സുവിശേഷം - 3 54. പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയിൽ 55. ദൈവമല്ലാത്ത ഊര്‍ജ്ജങ്ങള്‍ 56. മഹാപ്രളയവും മരണപ്പെട്ടകവും - 1 57. മഹാപ്രളയവും മരണപ്പെട്ടകവും - 2 58. മഹാപ്രളയവും മരണപ്പെട്ടകവും - 3 59. ദൈവത്തെ തലയിലൊതുക്കിയിട്ടേ അടങ്ങൂ! 60. ഗർഭസ്ഥശിശു സംസാരിക്കുന്നു 61. കാര്യകാരണബന്ധവും ആദ്യകാരണവും 62. മതമില്ലാത്ത ജീവന്‍ 63. ഫ്രാന്‍സ് കാഫ്ക - അക്ഷരങ്ങളായ അന്യഥാത്വം 64. ബിഗ്-ബാങ് - 1 65. ബിഗ്‌-ബാംഗ്‌ - 2 66. ബിഗ്-ബാങ് - 3 67. മതഭക്തരുടെ 'അതിഫയങ്കര' ചോദ്യങ്ങളെപ്പറ്റി 68. മനുഷ്യൻ എന്ന ജീവി 69. "മതം മനുഷ്യനു് വേണം/വേണ്ട" - ഒരു കമന്റ്‌ 70. അന്വേഷണവും തിരിച്ചടികളും 71. സ്ഥലവും കാലവും 'ക്വാണ്ടംതരി'കളോ? 72. സ്ത്രീകളെപ്പറ്റി ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ 73. ഐൻസ്റ്റൈനു് പിഴച്ചിടം 74. ഐൻസ്റ്റൈനും ബോറും തമ്മിലെ മത്സരം 75. അകലമറിയാത്ത 'അത്മബന്ധം' 76. മനുഷ്യൻ - തന്നോടൊപ്പം തനിയെ 77. മതഭീകരതയും സൗദി-അറേബ്യയും അമേരിക്കയും 78. ഖുമൈനി, സദാം, ബിൻ ലാദൻ ആൻഡ്‌ കൊ 79. ഭൂമിയുടെ പരിണാമം 80. അന്തരീക്ഷപരിണാമം 81. ജീവന്റെ ഉത്ഭവത്തെപ്പറ്റി 82. സുഹൃത്തുക്കളെപ്പറ്റി - ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ 83. ജീവൻ എന്ന സങ്കീർണ്ണത 84. നുണ, ജ്ഞാനം, സന്യാസം... 85. ബിൻ ലാദനും അൽഖാഇദയും 86. നമുക്കു് ശ്രദ്ധാലുക്കളാവാം 87. പള്ളി - ദൈവത്തിന്റെ ശവക്കല്ലറ 88. തിരിച്ചറിവിന്റെ ഉത്ഭവം 89. മതങ്ങൾ സ്ഥാപിക്കപ്പെടുന്നതു് 90. ലോജിക്കിന്റെ ഉത്ഭവം 91. പ്രാർത്ഥനയുടെ വില 92. നക്ഷത്രങ്ങൾക്കുമുപരി 93. മരണത്തെപ്പറ്റിയുള്ള ചിന്ത 94. ധാർമ്മികതയും ഫിസിക്സും 95. "കാലിക്കൂട്ടനൈസര്‍ഗ്ഗികത" - (Herd Instinct) 96. കാര്യകാരണബന്ധം (Cause And Effect) 97. പാപത്തിന്റെ ഉറവിടം 98. ധാർമ്മികതയും മറ്റും 99. ബഹുദൈവവിശ്വാസത്തിന്റെ പ്രയോജനം 100. സത്യം സത്യമായി നുണ 101. വിശ്വാസിയുടെ പോക്കറ്റിലെ ദൈവം 102. മറുപടിയില്ല എന്നുവേണ്ട 103. യേശുവിന്റെ ബാല്യകാലകഥകൾ 104. പുരപ്പുറത്തുനിന്നു് ചാടുന്ന യേശുക്കുട്ടൻ 105. യേശുക്കുഞ്ഞിന്റെ വിഷചികിത്സ 106. ദൈവവചനം = മനുഷ്യവചനം 107. പുരോഹിതന്റെ ശാസ്ത്രഭയം 108. ഉണ്ണിയേശു ഈജിപ്റ്റിൽ 109. യേശു ഒരേയൊരു ക്രിസ്ത്യാനി 110. മനുവിന്റെ നിയമങ്ങളും ക്രിസ്തീയതയും 111. യേശുവിന്റെ നരകയാത്ര - 1 112. പൗലോസിന്റെ ക്രിസ്തുമതം 113. യേശുവിന്റെ നരകയാത്ര - 2 114. വിശ്വാസികളും ചർച്ചയും 115. മയ്യത്തായ ഡാർവിനിസം 116. നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ 117. ബിഗ്-ബാങ്ങിനും മുൻപു് 118. 3009-ലും ലോകമോ? 119. ചർച്ചയാണു് താരം 120. മനോരമ വീണ്ടും തകർക്കുന്നു 121. നക്ഷത്രഫലവും സത്യവും 122. ബഹുമാനം താടാ! 123. ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും - 1 124. ബർണബാസിന്റെ സുവിശേഷം - അദ്ധ്യായം 39 125. ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും - 2 126. ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും - 3 127. ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും - 4 128. ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ! 129. നീ വ്യാഖ്യാനിക്കരുതു്! 130. ധൂര്‍ത്തനായ ദൈവം 131. വളര്‍ത്തലിലെ ബലപ്രയോഗം 132. ഏത് മതം? 133. അന്ധര്‍ വര്‍ണ്ണങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ 134. ഒരു നല്ല ബ്രാഹ്മണന്റെ കഥ 135. ഇന്‍ഡ്യന്‍ അഡ്വെഞ്ചര്‍ 136. അട്ടയെ മെത്തയില്‍ കിടത്തിയാല്‍ ... 137. എന്തിന് വെറുതെ വിദ്യാഭ്യാസം? - 1 138. എന്തിന് വെറുതെ വിദ്യാഭ്യാസം? - 2 139. ഒറ്റക്കണ്ണനായ ചുമട്ടുതൊഴിലാളി 140. വ്യഭിചാരവും വിശുദ്ധമാവാം 141. യുക്തിക്കു് മംഗളാശംസകള്‍ - 1 142. യുക്തിക്കു് മംഗളാശംസകള്‍ - 2 143. ചെസ്റ്റര്‍ഫീല്‍ഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും - 1 144. ചെസ്റ്റര്‍ഫീല്‍ഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും - 2 145. ദൈവം എന്ന മിഥ്യാഭ്രമം 146. സ്വന്തം ദൈവത്തെ വ്യാഖ്യാനിച്ചു് കൊല്ലുന്നവര്‍ 147. ഐന്‍സ്റ്റൈന്‍റെ ദൈവം 148. ദൈവാസ്തിത്വത്തിന്‍റെ തെളിവുകള്‍ 149. മൂര്‍ത്തദൈവം, അമൂര്‍ത്തദൈവം 150. പ്രപഞ്ചസൃഷ്ടി എന്തെളുപ്പം! 151. പ്രകൃത്യതീതനായ ദൈവം 152. നാസ്തികനായ ദൈവം? 153. സൃഷ്ടിവാദശാസ്ത്രം 154. മതവും എവൊല്യൂഷനും 155. എവൊല്യൂഷനും സൃഷ്ടിവാദികളും 156. ക്രിയേഷനിസം 157. ഇതാണ് സാക്ഷാല്‍ പ്രപഞ്ചസൃഷ്ടി 158. എന്തിനാ അമ്മാവാ എന്നെ തല്ലുന്നേ? 159. ഡിസൈനര്‍ ദൈവം 160. ഓം മണിപദ്മേ ഹൂം 161. പ്രപഞ്ചത്തിന്‍റെ ജിയോമെട്രി 162. സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങള്‍ - 1 163. സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങള്‍ - 2 164. പ്രപഞ്ചത്തിന്റെ സ്വയം രൂപമെടുക്കല്‍ - 3 165. വെള്ളമടിക്കാത്ത ചന്ദ്രന്‍ 166. പറക്കും തളികകളും അന്യഗ്രഹജീവികളും 167. സ്ഥലകാലാതീതമായ നന്‍മതിന്‍മകള്‍ 168. ദൈവാത്മജമലയാളി പ്രബുദ്ധനാണ് 169. സ്ഥലകാലരൂപാന്തരീകരണം 170. ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ - 1 171. ശാസ്ത്രം ഗീതയുടെ നിഴലിൽ - 2 172. ശാസ്ത്രവും ഗീതയും - 3 173. പ്രപഞ്ചശക്തി ഗീതയിൽ - 4 174. വിഡ്ഢിയാവുക, വിശ്വാസിയാവുക 175. ദൈവനാമത്തിൽ അരങ്ങേറുന്ന പൈശാചികത്വം 176. വിശ്വാസിയുടെ സമ്പൂർണ്ണജ്ഞാനം 177. സയന്‍സിലെ അന്ധവിശ്വാസം 178. കവലയിലെ കാവല്‍ക്കാര്‍ 179. വെളുത്ത വാമനനും ചുവന്ന രാക്ഷസനും 180. ഖുര്‍ആനിലെ ബ്ലാക്ക് ഹോള്‍ 181. ഖുര്‍ആന്‍ ശാസ്ത്രീയമെന്നു്‌ ശാസ്ത്രജ്ഞര്‍ !! 182. തൂണിലെയും തുരുമ്പിലെയും ദൈവം 183. ഹാപ്പി ഉയിര്‍ത്തെഴുന്നേല്പു്‌! 184. ഹിപ്നോസിസ് 185. യഹോവയെ അടുത്തറിയുമ്പോള്‍ 186. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പും സുവിശേഷകരും 187. സാമൂഹ്യബോധവും മനഃശാസ്ത്രവും 188. പരിഹാസാതീതമായ വിശ്വാസം 189. സത്യനിഷേധികളേ, ഇതിലേ.. ഇതിലേ... 190. വരൂ, നമുക്കു്‌ ബൈബിളിലെ ദൈവത്തെ വരയ്ക്കാം 191. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നിന്റെ രാജ്യം വരേണമേ 192. പിന്നോട്ടൊഴുകാത്ത സമയനദി 193. ജീവാത്മാവിന്റെ വലിപ്പം 194. ആത്മസാക്ഷാത്‌കാരത്തിനു്‌ ഒരു കുറുക്കുവഴി 195. ഭഗവാന്റെ വിശ്വരൂപം 196. ഒന്നര സെന്റിമീറ്റര്‍ തൊലി 197. ജ്ഞാനവിജ്ഞാനപൊതുയോഗം 198. അല്ലാഹുവും യഹോവയും 199. കൊന്നാലും ചാകാത്ത വിശുദ്ധകന്യക തെക്ല 200. രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍ 201. പാപ്പയ്ക്കും തന്‍പള്ളി പൊന്‍പള്ളി 202. മാര്‍ക്സിയന്‍ ശ്രേഷ്ഠഭാഷ 203. അടിത്തറയില്ലാത്ത വീടുകളില്‍ വസിക്കുന്നവര്‍ 204. മാര്‍ക്സിസവും മനുഷ്യത്വവും 205. മാര്‍ക്സിസം – സ്വന്തനിയമങ്ങളുടെ ഇര 206. മാര്‍ക്സ്, എംഗല്‍സ്, ഹെലേന ഡേമൂത്ത് 207. സെക്റ്റുകള്‍ സെക്റ്റുകള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍… 208. ഹേഗെലും ചില ‘ഐഡിയ’കളും 209. ബലിപെരുന്നാള്‍ 210. ബോധത്തിന്റെ ചൈതന്യം 211. വെറുപ്പില്‍ നിന്നും വരുന്ന പ്രത്യയശാസ്ത്രം 212. മാനിഫെസ്റ്റൊയിലെ പത്തു്‌ കല്പനകള്‍ 213. ഡയലെക്‌റ്റിക്കല്‍ മെറ്റീരിയലിസം 214. അനിമല്‍ ഫാമും സോവിയറ്റ് യൂണിയനും 215. ക്യാമ്പസ് രാഷ്ട്രീയവും മാര്‍ക്സിസവും 216. മനസ്സിലാക്കല്‍ എന്ന പ്രക്രിയ 217. സോഷ്യല്‍ മീഡിയകളിലെ ഇബോള വൈറസുകള്‍ 218. അധികമായി സത്യം ചെയ്യരുതു്‌ – ഖുര്‍ആന്‍ 219. ബീപ്-പ്ളവം നാവിന്‍തുമ്പിലൂടെ 220. വെല്ലുവിളിക്കുന്ന (ഖുര്‍ആന്‍) വിശ്വാസികള്‍ 221. K. S. P. (കമ്മ്യൂണിസവും സ്വല്പം പിള്ളേരും) 222. സാമൂഹികറ്റ്യൂമറുകൾ 223. Public Notice 224. സ്ത്രീകളുടെ ശബരിമല ചവിട്ടൽ 225. “ദൈവം വലിയവനാണു്!” 226. തിക്തകം – കൽക്കണ്ടം 227. കുരങ്ങുകളുടെ ശാസ്ത്രബോധം 228. ഹോട്ട് ഡോഗ് ട്രാൻസ്ലേറ്റേഴ്‌സും മൂപ്പിളമത്തർക്കവും 229. ലീഗൽ പ്ലെജിയറിസം 230. ജനാധിപത്യം – കേരളമോഡൽ 231. തുണിപൊക്കലിലെ ആവിഷ്കാരസ്വാതന്ത്ര്യം 232. “നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം” 233. ഉദ്ധതരുടെ നവോത്ഥാനം 234. ഭാഷാപോഷിണി 235. ചരമപ്രസംഗങ്ങൾ 236. സാദ്ധ്യതകളും ഗൂഢാലോചനകളും 237. മസാല - ബോണ്ട് മുതൽ ദോശവരെ 238. ആയുർവ്വേദം 239. ഭക്തിമുതൽ പത്രസമ്മേളനംവരെ 240. വിശുദ്ധ അവതാരങ്ങൾ 241. കുമിളകളിൽ വാഴുന്നവർ 242. ഉദ്ദിഷ്ടകാര്യങ്ങളുടെ ഉപദേഷ്ടാക്കൾ 243. ദൈവാസ്തിത്വം – തനിയാവർത്തനം 244. ബക്കറ്റ് എലിവേറ്റർ (ഏകാങ്കം) 245. വിമർശനം കേരളത്തിൽ 246. സോഷ്യൽ മീഡിയയും ഞാനും – ഒരു റെട്രോസ്പെക്ഷൻ 247. ഫെയ്സ്ബുക്കും മുടിവെട്ടും 248. കൊറോണ (COVID- 19) 249. ഡെയ്റ്റയുടെ ദുര്‍വ്യവഹാരം - 1 250. ഡെയ്റ്റയുടെ ദുര്‍വ്യവഹാരം - 2 251. ഡെയ്റ്റയുടെ ദുര്‍വ്യവഹാരം - 3 252. "ഫാനരപലായനപ്രവേഗം" 253. "ബംബർ ബൺ കേരളം" 254. "കേരളവും നീതിബോധവും" 255. "ഒറ്റച്ചങ്കു് മോശം, ഇരട്ടച്ചങ്കു് കേമം!" 256. "ബൈനോമിയലോ, ശിവലിംഗമോ?" 257. "ഊർജ്ജസമവാക്യം – സുന്നത്തിനു് മുൻപു്" 258. "കോവിഡും കേരളവും" 259. "ചെന്നുകയറിയവർ, മടങ്ങിപ്പോകേണ്ടവർ" 260. "മാർക്സിസ്റ്റാകൂ, മനുഷ്യനാകൂ, ആധുനികനാകൂ!" 261. "കോവിഡ്, സ്റ്റാറ്റിസ്റ്റിക്സ്, പ്രോപഗാൻഡ" 262. "ട്രാൻസ്‌ഫോർമറിയക്കുട്ടി" 263. "കെ-റെയിൽ വരുന്നേ മാളോരേ, കെ-റെയിൽ!!" 264. "യൂട്യൂബ് പ്രസവം" 265. "തുപ്പൽ, തൂറ്റൽ, ഓതൽ, ഹലാൽ!" 266. "ഒറ്റുകാശു്" 267. "മേക്കാച്ചിങ്ങകളുടെ ലോകത്തിലെ കംണിഷ്ട് മരുമക്കൾ" 268. "പന്നിഹൃദയട്രാൻസ്പ്ലാന്റേഷനും കേരളവും!" 269. "ഇന്റർസിറ്റി എക്സ്പ്രസ് vs ബീമാനം" 270. "സാരിസന്യാസി മോദി, നഗ്നആഘോരി പിണു!!" 271. "റൂസ്സോ-യുക്രേനിയൻ യുദ്ധത്തിന്റെ വേരുകൾ" 272. "ന്യൂട്ടന്റെ തലയിൽ വീണ തേങ്ങ" 273. "കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും – ചില ഫൻഡമെന്റൽസ്" 274. "രാഷ്ട്രതന്ത്രജ്ഞർ!" 275. "ലുങ്കിപുരാണം" 276. "ജെയിംസ് വെബ്ബ്‌ ടെലിസ്കോപ്പ് കുടികൊള്ളും സ്ഥാനം" 277. "പ്രപഞ്ചവികാസവും ചില തെറ്റിദ്ധാരണകളും"
ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതവാർഷികാഘോഷത്തിനാണ് സിപിഐ എം തയ്യാറെടുക്കുന്നത്. കൃത്യം 99 വർഷങ്ങൾക്കുമുമ്പ് ഇതേദിവസമാണ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റ്‌ നഗരത്തിൽവച്ച് ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചത്. 1917 ലെ റഷ്യൻ വിപ്ലവം കെട്ടഴിച്ചുവിട്ട ആവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ഏഴംഗങ്ങളുള്ള പാർടിക്കാണ് അന്ന് രൂപം നൽകിയിരുന്നത്. മുഹമ്മദ് ഷഫീഖാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യ സമ്മേളനം ചേരുന്നത് 1925ൽ കാൺപൂരിലും. ഇന്നത് ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള പ്രസ്ഥാനമായി രാജ്യത്ത് വളർന്നിരിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങൾ തലപൊക്കാൻ തുടങ്ങിയ വേളയിൽത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിരുന്നു. പെഷവാർ(1922–-23), കാൺപൂർ(1923–-24), മീറത്ത്(1929–-33) തുടങ്ങിയ ഗൂഢാലോചന കേസുകൾതന്നെ ഉദാഹരണം. ഈ അടിച്ചമർത്തലുകളെയെല്ലാം അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളർന്നുപന്തലിച്ചത്. സംഭവബഹുലങ്ങളായ 99 വർഷമാണ് കടന്നുപോയത്. ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് കമ്യൂണിസ്റ്റ്‌ പാർടിയും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുരോഗമന, സാമ്രാജ്യത്വവിരുദ്ധ, ഫ്യൂഡൽവിരുദ്ധമുഖം നൽകുന്നതിൽ വലിയ പങ്കുതന്നെ കമ്യൂണിസ്റ്റ് പാർടികൾക്കുണ്ട്. അതോടൊപ്പം പൂർണ സ്വരാജ് എന്ന മുദ്രാവാക്യം ദേശീയ പ്രസ്ഥാനത്തിന് സമ്മാനിച്ചതും കമ്യൂണിസ്റ്റുകാർതന്നെ. 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിലും 1922 ലെ ഗയ സമ്മേളനത്തിലും ഇതുസംബന്ധിച്ച പ്രമേയം കമ്യൂണിസ്റ്റുകാർ അവതരിപ്പിച്ചുവെങ്കിലും അതംഗീകരിക്കപ്പെട്ടില്ല. 1929ൽ മാത്രമാണ് പൂർണസ്വരാജ് പ്രമേയം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായത്. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ദേശീയ പ്രസ്ഥാനം ഏറ്റെടുക്കുന്നതും കമ്യൂണിസ്റ്റുകാരുടെ സമ്മർദത്തെ തുടർന്നായിരുന്നുവെന്നത് ചരിത്രം. ഭൂപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന് ഫ്യൂഡൽശക്തികളുമായി സന്ധിചെയ്‌ത്‌ ഇന്ത്യൻ ഭരണവർഗം തയ്യാറാകാതിരുന്നപ്പോൾ ആ ലക്ഷ്യം നേടുന്നതിനുവേണ്ടി സായുധമായിപ്പോലും പോരാടുന്നതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായി. പുന്നപ്ര വയലാർ സമരവും തെലങ്കാന പ്രക്ഷോഭവും ബംഗാളിലെ തേഭാഗ സമരവും അസമിലെ സുർമ താഴ്‌വരയിലെ പ്രക്ഷോഭവും മഹാരാഷ്ട്രയിലെ വാർളി പ്രക്ഷോഭവും മറ്റും നയിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. നിരവധി തൊഴിലാളി സമരങ്ങൾക്കും അവർ നേതൃത്വം നൽകി. എണ്ണമറ്റ കർഷക–-തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമ്പോൾത്തന്നെ പാർലമെന്ററി രംഗവും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി ഉപയോഗിച്ചു. ഇതിന്റെ ഫലമായിരുന്നു തെരഞ്ഞെടുപ്പിലൂടെ ആദ്യ കമ്യൂണിസ്റ്റ് പാർടി സർക്കാർ ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ 1957ൽ അധികാരത്തിൽ വന്നത്. പാർലമെന്ററി രംഗത്ത് ഇന്നുള്ള തിരിച്ചടി ഉൾപ്പെടെ നിരവധി തിരിച്ചടികളും പിന്നോട്ടുപോക്കും ഈ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേരിടേണ്ടി വന്നു. 1964 ലും 1967 ലും ഉണ്ടായ പിളർപ്പുകളും സോവിയറ്റ് യൂണിയന്റെ തകർച്ചയും നവ ഉദാരവൽക്കരണത്തിന്റെയും കോർപറേറ്റ് മാധ്യമങ്ങളുടെയും മത–-വർഗീയ ശക്തികളുടെയും കടന്നാക്രമണവും മറ്റും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് തടയിട്ടു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിനും സിപിഐക്കും കനത്ത തിരിച്ചടിയുണ്ടായി. എന്നാൽ, രാജ്യത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷ പാർടികൾക്ക്‌ ഇത്തരം തിരിച്ചടികൾ പുത്തനല്ല. തിരിച്ചടികളെ നിർഭയം അടിപതറാതെ നേരിട്ടുകൊണ്ടാണ് കമ്യൂണിസ്റ്റ്‌ പാർടി പ്രസ്ഥാനം ലോകമെമ്പാടും വളർന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ തിരിച്ചടികളും കമ്യൂണിസ്റ്റ് പാർടികൾക്ക് അതിജീവിക്കാനാകും. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ ആർക്കും തള്ളിക്കളയാനാകില്ല. ഒരു രാഷ്ട്രീയ പാർടിയെന്നതിനേക്കാളും ഒരു പ്രസ്ഥാനമായി പലരും ഇടതുപക്ഷത്തെ വിലയിരുത്തുന്നതും അതുകൊണ്ടാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം നൽകിയ സംഭാവനകൾ വളരെ വലുതാണ്. സമൂഹം, രാഷ്ട്രം, സമ്പദ്‌വ്യവസ്ഥ, മാനുഷിക ബന്ധങ്ങൾ എന്നുവേണ്ട എല്ലാറ്റിനെയുംകുറിച്ച് പുരോഗമനപരമായ ഒരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവയ്‌ക്കുന്നതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യം, സ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിന്നത്‌ കമ്യൂണിസ്റ്റ് പാർടികൾതന്നെ. ജാതിവ്യവസ്ഥയുടെ രൂക്ഷവിമർശകരാകുമ്പോൾത്തന്നെ അയിത്തം ഉൾപ്പെടെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരെയും കമ്യൂണിസ്റ്റുകാർ നിലകൊണ്ടു. നിലവിൽ വർഗീയതയ്‌ക്കെതിരെയും ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തിനെതിരെയും വിട്ടുവീഴ്‌ചയില്ലാതെ പൊരുതി രാജ്യത്ത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതും കമ്യൂണിസ്റ്റ് പാർടികൾ ഉൾപ്പെടുന്ന ഇടതുപക്ഷമാണ്. അതിനിയും തുടരുമെന്ന് ഈയവസരത്തിൽ പ്രതിജ്ഞയെടുക്കാം ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : communist party ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം സിപിഐ എം കമ്യൂണിസ്റ്റ് പാർടി മറ്റു വാർത്തകൾ സ്നേഹവീടിന് കല്ലിട്ടു ഇവിടെയുണ്ട്‌ സമരതീക്ഷ്‌ണമായ ഇന്നലെകൾ എസ് പ്രകാശിന് നാടിന്റെ അന്ത്യാഞ്ജലി മുനിസിപ്പാലിറ്റിക്ക് കോളേജ് തുടങ്ങിയത് കമ്യൂണിസ്റ്റ് പാർടി സാംസ്കാരികരംഗവും വർത്തമാനകാല പ്രതിരോധവും - എം വി ഗോവിന്ദൻ എഴുതുന്നു ജ്വലിക്കട്ടെ രണസ്മരണ VIDEO - സിപിഐ എം ഓഫീസില്‍ മുസ്ലീം പ്രാര്‍ത്ഥനയോ റഷ്യയിൽ കമ്യൂണിസ്റ്റ് പാർടിക്ക് മുന്നേറ്റം മേഘങ്ങളിലേയ്ക്ക് ലയിച്ച്‌... സാധാരണ പ്രവര്‍ത്തകരെ വലിയൊരു രാഷ്‌‌ട്രീയ വിദ്യാഭ്യാസ പ്രക്രിയയിലേയ്‌ക്ക് നയിക്കുകയാണ് സിപിഐ എം; 45 ഇന പരിപാടിയുടെ വിമര്‍ശകര്‍ക്ക് തോമസ് ഐസക്കിന്റെ മറുപടി നേപ്പാളിൽ കമ്യൂണിസ്റ്റ് സർക്കാർ ഇനി ലക്ഷ്യമിടേണ്ടത് നേപ്പാളിന്റെ വികസനം ---- പ്രധാന വാർത്തകൾ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചു; വായ്‌പാ പലിശ കൂടും ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപിയും ആംആദ്‌മിയും ഇഞ്ചോടിഞ്ച്, കോൺഗ്രസ് ബഹുദൂരം പിന്നിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ മരണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു യൂത്ത് കോൺഗ്രസിന്റെ അക്രമ സമരം;ഗ്രനേഡിൽ പരിക്കേറ്റത് ഒരാൾക്ക് റാമോസ് റോക്കറ്റ് ; സ്വിറ്റ്‌സർലൻഡിനെ തകർത്ത്‌ പോർച്ചുഗൽ ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌ ‘കൊല്ലുമെന്നാണ്‌ കരുതിയത്‌; ജീവൻ തിരിച്ചുകിട്ടി’ ഓർമകൾ ഒളിവിലല്ല; തെളിഞ്ഞുതന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ചു ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
HomePalakunnuവ്യാപാര ദിനാഘോഷം: പാലക്കുന്ന് വ്യാപാര ഭവനിൽ എക്സിക്യൂട്ടീവ്, ഡയിനിങ് ഹാളുകൾ ഉദ്ഘാടനം ചെയ്തു വ്യാപാര ദിനാഘോഷം: പാലക്കുന്ന് വ്യാപാര ഭവനിൽ എക്സിക്യൂട്ടീവ്, ഡയിനിങ് ഹാളുകൾ ഉദ്ഘാടനം ചെയ്തു webdesk August 12, 2022 പാലക്കുന്ന്: വ്യാപാരദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റിന്റെ പാലക്കുന്ന് വ്യാപാരി ഭവനിൽ നവീകരിച്ച എക്സിക്യൂട്ടീവ് ഹാളിന്റെയും പുതുതായി പണിത ഭക്ഷണശാലയുടെയും ഉദ്ഘാടനം ജില്ല പ്രസിഡന്റ് കെ. അഹ്‌മദ്‌ ഷെരീഫ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com] പാലക്കുന്നിൽ പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കിഴക്കേ വളപ്പിൽ ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ കരിപ്പോടി, അബ്ദുൽ റഷീദ്, ചന്ദ്രശേഖരൻ (ചെമ്മരൻ) തായത്ത്‌, പി. പി. കുഞ്ഞിരാമൻ എന്നിവരെയും കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പുരസ്‌കാര ജേതാവ് വിജയരാജ് ഉദുമയേയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡന്റ് എ. വി. ഹരിഹരസുതന്‍, കുഞ്ഞിരാമന്‍ ആകാശ്, കെ വി ബാലകൃഷ്ണന്‍,ഗംഗാധരൻ പള്ളം, ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ് എന്നിവർ പ്രസംഗിച്ചു. Tags: Kasaragod Palakunnu Facebook Twitter Newer Older You may like these posts Post a Comment 0 Comments POPULAR NEWS ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍ December 04, 2022 സമസ്തക്കെതിരെ വ്യാജപ്രചരണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് December 04, 2022 ഓറഞ്ച് പടയുടെ തേരോട്ടം; അമേരിക്കയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ December 03, 2022 ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ December 01, 2022 Followers THE LOCAL NEWS PORTAL IN MALAYALAM | MALABAR NEWS I MALABAR LIVE NEWS I KASARAGOD I KANNUR I KOZHIKODE I MALAPPURM
സാമൂഹ്യ മാധ്യമങ്ങളിൽ നാം വിവരങ്ങൾ പങ്കു വെക്കുമ്പോൾ അതിലെ വിഷയങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നത്. ചെറുസന്ദേശങ്ങൾ മാത്രം അയയ്ക്കാൻ സാധിക്കുന്ന ട്വിറ്ററിലാണ് ആദ്യമായി അത് കണ്ടു തുടങ്ങിയത്. തുടർന്ന് എല്ലാ സാമൂഹിക മാധ്യമങ്ങളിലേക്ക് ഇത് പടർന്നു പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. “പോ മോനെ മോദി” #PoMoneModi എന്ന ഹാഷ്ടാഗില്‍ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത് ഒരു ഉദാഹരണം. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ, ചുംബന സമരത്തിന്റെ സമയത്ത്, മുന്നാറിലെ പെൻപിള്ളേ ഒരുമേ സമര സമയത്ത്,അങ്ങനെ അനവധി സന്ദർഭങ്ങളിൽ ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ധാരാളം ഹാഷ് ടാഗുകൾ ഉപയോഗിച്ചിരുന്നു. ഹാഷ്ടാഗുകൾ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ജനപ്രിയമായി മാറിയ വാക്കുകൾ ഉണ്ട്. സമൂഹ മാധ്യമങ്ങൾ ധാരാളം ചർച്ച ചെയ്ത അത്തരം ഒരു വാക്കാണ് ലവ് ജിഹാദ്. 2009 -ലാണ് ‘ലവ് ജിഹാദ്’ എന്ന പദം കേരളത്തിലെ ജനപ്രിയ നിഘണ്ടുവിൽ പ്രവേശിച്ചത്. തുടർന്നാണ് അത് രാഷ്ട്രീയ ചർച്ചകളിലും റാലികളിലും ഒരു പ്രധാന പരിഗണന വിഷയമാവുന്നത്. ആ വാക്കിന് അനുകൂലമായും പ്രതികൂലമായും ധാരാളം ചർച്ചകൾ ഉണ്ടായി. സമൂഹ മാധ്യമങ്ങളിൽ സമീപകാലത്ത് വൈറലായ മറ്റൊരു വാക്കാണ് നർക്കോട്ടിക്ക് ജിഹാദ്. മുൻപ് തന്നെ ചാണക സംഘി, ക്രിസ് സംഘി, സുടാപ്പി, അന്തം കമ്മി, കൊങ്ങി തുടങ്ങി പല ടെർമിനോളജികൾ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലോ. Videos in youtube related to the term Narcotic Jihaf കൃത്യമായി പറഞ്ഞാൽ ലൗ ജിഹാദിനു പുറമെ നർക്കോട്ടിക്ക് ജിഹാദ് വഴിയും മതം മാറ്റം നടക്കുന്നുണ്ടെന്ന് സീറോ മലബാർ സഭ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചതിന് ശേഷമാണ് ഈ വാക്ക് പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ഈ വാക്ക് ചർച്ച വിഷയമായി. സെപ്റ്റംബർ ഒൻപതാം തീയതിയാണ് ഈ പ്രസംഗം ബിഷപ്പ് നടത്തുന്നത്. Pala Bishop ഈ വാക്കിനെ മുൻനിർത്തിയുള്ള വാർത്തകൾ മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പ്രസീദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ രണ്ടു ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു. Ref1: Ref2: അതിനു ശേഷം സെപ്റ്റംബർ 23 വരെയുള്ള 14 ദിവസങ്ങളിൽ ഈ വാക്കിന്റെ കേരളത്തിൽ നിന്നുള്ള സേർച്ച് വാല്യൂ 100 ആണ്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ നിന്നും ഈ വാക്ക് ഈ കാലയളവിൽ സേർച്ച് ചെയ്തതവരുടെ വാല്യൂ 11 ആണ്. ഡൽഹിയിൽനിന്നും ഈ വാക്ക് സേർച്ച് ചെയ്തവരുടെ വാല്യൂ ഏഴായിരുന്നു. Google region wise trend of the word Narcotic Jihad for the period starting from September 9 സെപ്റ്റംബർ 16 മുതൽ സെപ്‌റ്റംബർ 22 വരെയുള്ള 7 ദിവസത്തിന് ഇടയിൽ ഈ വാക്ക് സേർച്ച് ചെയ്തവരുടെ വാല്യൂ കേരളത്തിൽ 100 ആയി തന്നെ നിന്നു. 100ന്റെ സ്കെയിലിലാണ് ഗൂഗിൾ ട്രെൻഡ്‌സിൽ വാല്യൂ കണക്കാക്കുന്നത്. നൂറിൽ നൂറ് വാല്യൂ ഈ വാക്കിന് ഗൂഗിൾ ട്രെൻഡ്‌സിൽ ഉണ്ട് എന്നതിനർത്ഥം കേരളത്തിൽ നിന്നും ഈ വാക്കിന് കിട്ടിയത് ഏറ്റവും പീക്കായ സേർച്ചാണ് എന്നാണ്. ഇത് കൂടാതെ Tamil Nadu 7 Karnataka 6,Delhi 5 ,Telangana4 എന്ന വാല്യൂവിലുള്ള സേർച്ച് ഉണ്ടായിരുന്നു. അത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ മറ്റ് ഭാഗത്തും ഈ വാക്ക് ചർച്ച വിഷയമായി എന്ന് തന്നെയാണ്. Google region wise trend of the word Narcoticj Jihad for the period starting from September 9 ഈ വിഷയവുമായി ബന്ധമുള്ള വാക്കുകളുടെ സേർച്ച് ഡാറ്റയിലുണ്ടായ വർദ്ധനവ് താഴെ ഒരു ഫോട്ടോയായി കൊടുക്കുന്നു. Google trends-related topics ആ വാക്കുകളിൽ diocese meaning, narcotic jihad meaning in English, narcotic meaning in Hindi, narcotics meaning in Hindi, narcotics meaning in Malayalam, Sermon-Topic, Suresh Gopi-Member of Rajya Sabha, The Hindu-Newspaper, Diocese-religious jurisdiction category, Rhetoric-Field of Study എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിൽ diocese meaning എന്ന വാക്കിന്റെ തിരച്ചിൽ 2,700 ശതമാനം ഈ കാലയളവിൽ വർദ്ധിച്ചു. Diocese-religious jurisdiction category, he Hindu-Newspaper, എന്നിവയുടെ തിരച്ചിൽ 700 ശതമാനവും, narcotic jihad meaning in English 400 ശതമാനവും, Suresh Gopi-Member of Rajya Sabha 350 വർദ്ധിച്ചു. Narcotic meaning in Hindi 300 ശതമാനം അധികം തിരച്ചിൽ വന്നപ്പോൾ,narcotics meaning in Hindi 150 ശതമാനവും, narcotics meaning in Malayalam, 140 ശതമാനവും അധികം തിരയപ്പെട്ടു. ദിവസം തിരിച്ചിലുള്ള കണക്കിൽ, നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ഈ കാലയളവിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ടത് സെപ്റ്റംബർ 9 നും (96 വാല്യൂ) സെപ്റ്റംബർ 10 (100 വാല്യൂ) നുമാണ് എന്ന് മനസ്സിലാവും. അതായത് ബിഷപ്പ് പ്രസംഗം നടത്തിയ ദിവസവും പിറ്റേന്നും. എന്നാൽ സെപ്റ്റംബർ 14, 17 ,19 ദിവസങ്ങളിൽ കാര്യമായ സേർച്ച് ഈ വാക്കിന് ഉണ്ടായിരുന്നില്ല എന്നും നമ്മുക്ക് മനസിലാവും. ഈ ദിവസങ്ങളിൽ സേർച്ച് വാല്യൂ പൂജ്യമായിരുന്നു. എന്നാൽ സെപ്റ്റംബർ 19 നു ശേഷം വീണ്ടും ഈ വിഷയത്തിൽ ചില പ്രതികരണങ്ങൾ ഉണ്ടാവുകയും, സെപ്റ്റംബർ 22 നു 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകകളുടെ മതം തിരിച്ചുള്ള എണ്ണം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തു വിടുകയും ചെയ്തതോടെ വീണ്ടും നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്കിന്റെ സേർച്ച് വാല്യൂ കൂടി. സെപ്റ്റംബർ 20 നു 44 21നു 60,22 നു 26 എന്നിങ്ങനെയായി ഇതിന്റെ വാല്യൂ. ക്രൗഡ് ടാഗിൾ ആപ്പിൽ നിന്നും ഉള്ള ഡാറ്റ പ്രകാരം സെപ്റ്റംബർ 22 വരെയുള്ള ഏഴു ദിവസത്തിനുള്ളിൽ 103,829 ഇന്റെറാക്ഷനുകളിലും 70 പോസ്റ്റുകളിലും മലയാളത്തിൽ നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. .crowdtangle data on നർക്കോട്ടിക്ക് ജിഹാദ് ഇതേ കാലയളവിൽ ഇംഗ്ലീഷിൽ ഈ വാക്ക് 12,525 ഇന്റെറാക്ഷനുകളിലും,113 പോസ്റ്റുകളിലും ഉപയോഗിച്ചിട്ടുണ്ട്. വായിക്കാം: സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ് ഈ വിവാദത്തിന്റെ നാൾവഴി പരിശോധിച്ചാൽ നാര്‍കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ബി ജെ പി അദ്ദേഹത്തിന്റെ പ്രസ്താവന വന്ന ഉടനെ രംഗത്ത് വരുന്നതാണ് കണ്ടത്. ബിഷപ്പ് പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഇതില്‍ ചിലര്‍ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സെപ്റ്റംബർ 13 നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി ജെപി ബിഷപ്പിനെ അനുകൂലിച്ചപ്പോൾ,വിഷയത്തിൽ കോൺഗ്രസിനും സിപിഎമ്മിനും കൃത്യമായി നിലപാട് എടുക്കാൻ കഴിയാതെ വരികയും ചെയ്തു. ഞങ്ങൾ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ സമീപിച്ച നേതാക്കളിൽ ചിലർ ഒഴിഞ്ഞു മാറിയത് ഇത് സൂചിപ്പിക്കുന്നു. ബിഷപ്പിനു അനുകൂലമായ നിലപാടുമായി രംഗത്ത് വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇപ്പോൾ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത കേരളാ ജനപക്ഷത്തിന്റെ നേതാവും മുൻ എം എൽ എയുമായ പി സി ജോർജാണ്. തുടർന്ന് അനുനയ ചർച്ചകളുമായി വിവിധ എൽ ഡി എഫ് യു ഡി എഫ് നേതാക്കൾ രംഗത്ത് വരുന്നതും നമ്മൾ കണ്ടു. സെപ്റ്റംബർ 16 ന്, മന്ത്രി വി.എന്‍.വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ നേരിട്ട് കണ്ടത് ഇടതുക്ഷ സാർക്കാരിന്റെ സൂചനയാണ്. നർക്കോട്ടിക്ക് ജിഹാദ്:മുന്നണികളുടെ അനുനയ ശ്രമങ്ങൾ അതിനു ശേഷം മന്ത്രി പറഞ്ഞത്, പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്നാണ്. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം വളരെ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമം നടത്താൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്നും മന്ത്രി പറഞ്ഞു. അതേ ദിവസം തന്നെ,കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയതും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാനാണ്. കേരള സർവകലാശാല മുൻ പ്രൊ വൈസ് ചാൻസിലറും പൊളിറ്റിക്കൽ സയൻറിസ്റ്റുമായ ജെ പ്രഭാഷിന്റെ അഭിപ്രായത്തിൽ കേരളത്തിലെ ക്രൈസ്തവരുടെയിടയിലെ റാഡിക്കലൈസേഷന്റെ അടയാളമായി ഇത്തരം വാക്കുകളെ കാണാനാവില്ല. വളരെ മൊബിലിറ്റി ഉള്ള സമുദായമാണ് ക്രൈസ്തവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എറ്റവും അധികം മൈഗ്രെറ്റ് ചെയ്തിട്ടുള്ള വിഭാഗം.ഇങ്ങനെയുള്ള ഒരു വിഭാഗത്തിന് തീവ്രമായ മത നിലപാടുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്, അദ്ദേഹം പറഞ്ഞു. മറ്റ് മത വിഭാഗങ്ങളിലേത് പോലെ തന്നെ വളരെ ചെറിയ ഒരു ശതമാനമാണ് ക്രിസ്ത്യാനികഉടെ ഇടയിൽ ഇത്തരം തീവ്ര നിലപാടുള്ളവർ. സഭയിലെ എപ്പാർച്ചിയൽ ഹൈറാർക്കി (eparchial hierarchy) ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്. അതിനു കാരണം പലതാവാം. കേരളത്തിലെ ക്രൈസ്തവ സഭകളിലെ ചില വൈദികർ,ഭൂമി ഇടപാട് സംബന്ധിച്ച കേസിലും ലൈംഗിക അപവാദ കേസിലും ഉൾപ്പെട്ടിരുന്നു. അതിൽ നിന്നും ചർച്ച വഴിമാറ്റി വിട്ടാനുള്ള ശ്രമം ആവാം ഇത്. അല്ലെങ്കിൽ കേന്ദ്ര സർക്കാരിനെ ഇത്തരം കേസുകളുടെ സാഹചര്യത്തിൽ പ്രീതിപ്പെടുത്തേണ്ടത് അവരുടെ ആവശ്യമായത് കൊണ്ട് കൂടിയാവാം ഇത്തരം വാക്കുകൾ അവർ പ്രചരിപ്പിക്കുന്നത്. എന്തായാലും ഇത്തരം വാക്കുകൾ മാനുഫാക്ചേർഡ് ആണ്. തീവ്ര വലത് പക്ഷമാണ് ഇതിന്റെ ഗുണഭോക്താക്കൾ. ക്രൈസ്തവരിൽ ഒരു വിഭാഗത്തിന് ഹിന്ദുത്വ വാദവുമായി അകൽച്ചയില്ല എന്ന് സ്ഥാപിക്കുക വഴി ഈ വിഭാഗത്തിലെ മറ്റുള്ളവരെ ഈ വഴിയിൽ ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കും, അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിനു അനുകൂലമായി, ചിലരെങ്കിലും ശരിയെന്നു കരുതുന്ന ഒരു വിഷയത്തിൽ, സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാൽ,അങ്ങനെ കരുതുന്നവരെ തീവ്ര വലതുപക്ഷവുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ പ്രേരിപ്പിക്കും എന്ന ഒരു ഗുണം കൂടി ഇതിനുണ്ട്, അദ്ദേഹം പറഞ്ഞു. നർകോട്ടിക്ക് ജിഹാദ് വിവാദം: ക്രൈസ്തവ വിഭാഗത്തിനുള്ളിൽ നിന്നുള്ള എതിർപ്പുകൾ സിറോ മലബാർ സഭയ്ക്ക് ഉള്ളിൽ നിന്നും തന്നെ ബിഷപ്പിനെതിരെ വിമർശനം ഉണ്ടായി. സ്വന്തം മതേതരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം ഇന്നിവിടെ ഓരോ അതിസാധാരണ ഇസ്ലാം വിശ്വാസിയുടേതുമായിരിക്കുന്നതു പോലെ നാളെകളിൽ ഒരോ ക്രിസ്ത്യാനിയുടേതുമാകും എന്ന് ബിഷപ്പിന്റെ പ്രസ്താവനയെ എതിർത്ത് ജിജോ കുര്യൻ എന്ന അതേ സഭയിലെ പുരോഹിതൻ ഫേസ്ബുക്കിൽ എഴുതി. നർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി കുറവിലങ്ങാട് കന്യാസ്ത്രികൾ വന്നതും വാർത്തയായിരുന്നു.ബിഷപ്പിന്റെ നിലപാടിന് അനുകൂലമായി സംസാരിച്ച വൈദികന്റെ പ്രസംഗം ബഹിഷ്ക്കരിച്ചാണ് അവർ നിലപാട് എടുത്തത്. സിസ്റ്റർ അനുപമ അടക്കമുള്ള കന്യാസ്ത്രികളാണ് നിലപാട് വ്യക്തമാക്കിയത്. ഈ കന്യാസ്ത്രികൾക്കെതിരെ ഫേസ്ബുക്കിൽ പലരും രംഗത്ത് വന്നു. നർക്കോട്ടിക്ക് ജിഹാദ് വിഷയം വിവാദമാക്കി, അവസാനം ഇസ്ലാമിസ്റ്റുകൾ തന്നെ പ്രതിസന്ധിയിൽ ആയപ്പോൾ, ഗത്യന്തരമില്ലാതെ വ്യാജ പരാതി നൽകി വിവാദത്തിലായ 3 മുൻ കന്യാസ്ത്രീകളെ രംഗത്തിറക്ക ,എന്ന പോസ്റ്റുമായി CASA എന്ന പേജ് ഈ കന്യാസ്ത്രികൾക്കെതിരെ രംഗത്ത് വന്നു. നാർകോട്ടിക്ക്ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ യാക്കോബായ സഭ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസും രംഗത്ത് വന്നു. ”സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം Pulpits should not be misused for polemics.” എന്നാണ് അദ്ദേഹം പറഞ്ഞത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ പ്രതിഷേധവും തുടർന്ന് കണ്ടു. മുസ്ലിം ഐക്യവേദിയും പിഡിപിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി. ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന ഗ്രന്ഥം രചിച്ച ബോബി തോമസിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നു വരുന്ന ഒരു സംഘപരിവാർ അനുകൂല നിലപാടിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ വ്യപകമായത്. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും ഇത് വ്യാപകമായി ചർച്ചയ്ക്ക് വന്നിട്ടുണ്ട്. വാട്ട്സ്ആപ്പിലെ ക്രിസ്തുമത അനുയായികളുടെ പേജുകളിലൂടെയാണ് ഇതിനു പ്രചാരം ലഭിക്കുന്നത്.കഴിഞ്ഞ രണ്ടു മാസമായാണ് ഇത് വ്യാപകമായത്. ക്ലബ് ഹൗസ് ചർച്ചകളിൽ തങ്ങൾ സംഘികളാണ് എന്ന് പലരും പരസ്യമായി അഭിപ്രായപ്പെട്ടാൻ തുടങ്ങി. ഇത്തരം സാഹചര്യത്തിൽ വേണം നർക്കോട്ടിക്ക് ജിഹാദ് പോലുള്ള പരാമർശങ്ങൾ കാണാൻ, അദ്ദേഹം പറഞ്ഞു. എന്തായാലും ഈ വാക്കിന് മേലുള്ള ചർച്ചകൾ അവസാനിക്കുന്നില്ല എന്ന് തന്നെയാണ് സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ട ചില കണക്കുകൾ ചർച്ചയെ എങ്ങോട്ട് വഴി തിരിച്ചു വിട്ടുമെന്നു ഇതുവരെ വ്യക്തമായിട്ടില്ല. അത് പ്രകാരം മൊത്തം കേസുകൾ 4941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം, പിണറായി വിജയൻ പറഞ്ഞു. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടതിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല, പിണറായി വിജയൻ പറഞ്ഞു. എന്തായാലും ഈ വിഷയത്തിലെ ചർച്ചകൾ ഇവിടം കൊണ്ട് തീരുമെന്ന് കരുത്താൻ വയ്യ. എന്തായാലും കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് ഈ വാക്കാണ്. മറ്റൊരു വിവാദമുണ്ടായി മറ്റൊരു പുതിയ വാക്ക്, ഹാഷ്ടാഗുകൾ വഴി ട്രെൻഡിങ്ങ് ആവും വരെ അനുകൂലിച്ചും പ്രതികൂലിച്ചും നർക്കോട്ടിക്ക് ജിഹാദ് എന്ന പദത്തിന് മേൽ ചർച്ച തുടരുക തന്നെ ചെയ്യും. Our Sources https://apps.crowdtangle.com https://trends.google.com/trends/?geo=IN ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. Tags Narcotic Jihad നർക്കോട്ടിക്ക് ജിഹാദ് Social media സമൂഹ മാധ്യമ കാലത്തെ Sabloo Thomas Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001. Facebook Twitter WhatsApp Linkedin Previous article സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ് Next article സിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്? Sabloo Thomas Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001. RELATED ARTICLES Viral Weekly Wrap:കോടിയേരിയുടെ മരണം,രാഹുലിന്റെ യാത്ര, ആർഎസ്എസിന്റെ റൂട്ട് മാർച്ച്: ഈ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ പ്രചരണങ്ങൾ Sabloo Thomas Fact Check Weekly Wrap :ട്രായിയുടെ ഉത്തരവ് മുതൽ ഭാരത് ജോഡോ യാത്ര വരെ:കഴിഞ്ഞ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ Sabloo Thomas Daily Reads എന്താണ് കേരള നിയമസഭ ചർച്ച ചെയ്യുന്ന ലോകായുക്ത ഭേദഗതി നിയമം? Sabloo Thomas LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Most Popular യോഗി ആദിത്യനാഥ്‌ ദ കാശ്മീർ ഫയൽസിന്റെ സ്‌ക്രീനിംഗിനിടയിൽ കരയുന്നുവെന്ന പേരിൽ വൈറലാവുന്ന വീഡിയോ 2017ലേതാണ് 2 ദളിത് യുവതികളെ മർദ്ദിക്കുന്ന വീഡിയോ അല്ല ഇത് Muslim League റാലി നടന്ന December 9നു കോഴിക്കോട് റെക്കോഡ് മദ്യവില്‍പന എന്ന പ്രചരണം വ്യാജം മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല ഹിജാബ് ധരിച്ച സ്ത്രീകളുടെ ദേഹത്ത് വെള്ളം ഒഴിക്കുന്ന വൈറൽ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ് പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്രയെ അല്ല ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയത് SFI കോളേജിൽ നടത്തിയത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ലെ kiss of love സമരത്തിന്റെത് ABOUT US Newschecker.in is an independent fact-checking initiative of NC Media Networks Pvt Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check.
കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ നിന്ന് താൻ പൂർണമായും സുഖം പ്രാപിച്ച വിവരം ആരാധകരുമായി പങ്കുവെച്ച് ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവ് ജെ.കെ. റൗളിംഗ്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന എല്ലാവിധ കോവിഡ് ലക്ഷണങ്ങളും തന്നെ വിട്ടുപോയെന്ന് വ്യക്തമാക്കി കൊണ്ടുള്ള ട്വീറ്റ് ആണ് തന്റെ ട്വിറ്റര്‍ പേജില്‍ റൗളിങ് പോസ്റ്റ് ചെയ്തത്‌. ടെസ്റ്റ് ചെയ്യാത്തതിനാൽ റൗളിങ്ങിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഡോക്ടറായ ഭർത്താവ് പറഞ്ഞു നൽകിയ ‘ടിപ്സും’ റൗളിങ് ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. റൗളിങ് പങ്കുവെച്ച വീഡിയോ കാണാം Please watch this doc from Queens Hospital explain how to relieve respiratory symptoms. For last 2 weeks I've had all symptoms of C19 (tho haven't been tested) & did this on doc husband's advice. I'm fully recovered & technique helped a lot.https://t.co/xo8AansUvc via @YouTube — J.K. Rowling (@jk_rowling) April 6, 2020 Share Prev Post വാഴപ്പണയിലെ ക്രൂരകൃത്യവും പത്മനാഭക്കുറുപ്പിന്റെ ശാപവും Next Post ലോകം കണ്ട ഏറ്റവും വലിയ ഇറോട്ടിക് റൊമാന്റിക് നോവൽ , ഫിഫ്റ്റി ഷേഡ്‌സിലെ മൂന്ന് പുസ്തകങ്ങൾ ഒന്നിച്ചു സ്വന്തമാക്കാം വെറും 149 രൂപയ്ക്ക്!
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് മേഘ്ന രാജ്. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സാർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ മേഘ്‌നയുടെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങിലെ വേദിയിൽ മേഘ്‌നയുടെ അടുത്തായി ചിരഞ്ജീവിയുടെ ഒരു വലിയ കട്ടൗട്ട് ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. തന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മേഘ്ന ഇപ്പോൾ. സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘ എന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഇങ്ങനെയാണ് ചീരു വേണ്ടിയിരുന്നത്. ആ രീതിയിൽ തന്നെ അതുണ്ട്, എപ്പോഴും ഉണ്ടാകുകയും ചെയ്യും. ഞാൻ നിന്നെ സ്നേഹിക്കുന്നു’ മേഘ്ന കുറിച്ചു. അതേസമയം, ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സാർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സാർജയുടെ സഹോദരനും നടനുമായ ധ്രുവ് സാർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ് സാർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു. Share FacebookTwitterGoogle+ReddItWhatsAppPinterestEmail Prev Post കോവിഡ്: മലപ്പുറത്ത് നേരിയ കുറവ്, ഇന്ന് 757 പേർക്ക് രോഗ മുക്തി Next Post തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ You might also like More from author entertainment അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടി; ‘ഭർത്താവിനെ’ പരിചയപ്പെടുത്തി തമന്ന entertainment കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ റീലീസ് ദിനത്തിൽ… entertainment വിജയ് ചിത്രം ‘വാരിസ്’ പുതിയ ചില വിവരങ്ങൾ entertainment ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജോജു ജോർജ്, നടി ദുർഗ… Prev Next Recent Posts മൂന്ന് കളികളും തോറ്റ് ആതിഥേയർ; ഖത്തറിന് മടക്കം മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ തീവ്രവാദി പരാമർശം; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയതരമായ മാറിയ ആളാണ് രജിത് കുമാർ. ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായി എങ്കിലും വൻ ജനപ്രിതി താരം സമ്പാദിച്ചിരുന്നു. ഡോക്ടർ രജിത് കുമാർ ഇപ്പോൾ... CINEMA രജിത് കുമാർ വീണ്ടും ഏഷ്യാനെറ്റിൽ എത്തുന്നു; ഇനി വേറെ ലെവൽ കളികൾ Chanakya News - 6 April 2020 ബിഗ്‌ബോസ് മലയാളം സീസൺ ടുവിൽ കൂടി പ്രേക്ഷക പ്രീതി ഏറെ സമ്പാദിച്ച താരമാണ് രജിത് കുമാർ. ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് രജിത് കുമാർ. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായങ്കിലും... CINEMA ശൈശവ വിവാഹമായിരുന്നു എന്റേത്: ഭർത്താവ് നല്ല ബന്ധം കിട്ടിയപ്പോൾ അവളുടെ കൂടെ പോയി; ഭർത്താവിനെ... Chanakya News - 4 April 2020 ബിഗ്ബോസ്സ് താരമായ ദയ അശ്വതി മനസ് തുറക്കുന്നു. ബിഗ് ബോസ്സിൽ പങ്കെടുത്തിരുന്ന സമയത്ത് ഒരുപാട് പേരുടെ കുത്തുവാക്കുകളും എതിർപ്പുകളും കേട്ടയാളാണ് ദയ. എന്നാൽ ഇപ്പോൾ ഷോ അവസാനിച്ചതോടെ താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള... CINEMA രജിത്ത് കുമാർ ഇടി കൊണ്ടതും കൈ ഒടിഞ്ഞതും ടാസ്കിന്റെ ഭാഗം മുളക് തേച്ചത് അപരാധം;... Chanakya News - 15 March 2020 ബിഗ്‌ബോസിൽ നിന്നും പുറത്തായ ഡോ രജിത്ത് കുമാറിനെ കുറിച്ചു ആക്ടർ സന്തോഷ്‌ പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്. സാറിനെ ഇടിച്ചവരെ, സാറിന്റെ കൈ ഓടിച്ചവരെയൊക്കെ ടാസ്കിന്റെ ഭാഗമാണെന്നു പറഞ്ഞു വെറുതെ വിട്ടു. പക്ഷെ... CINEMA രജിത്ത് കുമാറിന് എങ്ങനെ തന്റെ എല്ലാം നഷ്ടമായി? എങ്ങനെ അനാഥനായി വീഡിയോ കാണാം Chanakya News - 8 March 2020 ബിഗ് ബോസ്സിൽ ലക്ഷോപലക്ഷങ്ങളുടെ പിന്തുണയുള്ള മത്സരാർത്ഥി ആരെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേ അതിനുള്ളൂ.. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഡോ രജിത്ത് കുമാർ. ജനിച്ചു എട്ടുമാസം കഴിഞ്ഞപ്പോൾ അച്ഛൻ നഷ്ടമായി, കഴിഞ്ഞ വർഷം അമ്മയും...
പ്രശസ്ത നാടകകൃത്ത് കെ. എസ്. നമ്പൂതിരിയുടെ ശ്രദ്ധേയമായ 6 നാടകങ്ങള്‍. തകര്‍ന്ന നമ്പൂതിരി ഇല്ലങ്ങളിലെ ഏകാകികളും നിസ്സഹായരുമായ മനുഷ്യരുടെ നിലവിളികള്‍കൊണ്ട് തീര്‍ത്ത ശില്പഭംഗിയുള്ളവയാണ് എല്ലാ നാടകങ്ങളും. Out stock Out of stock Add to wishlist SKU: dc2217 Category: നാടകം Tags: K S NAMBOODIRI, K S NAMBOODIRIYUTE NATAKANGAL, ke es namboodiri, kees namboodiri, namboothiri, namboothiry, this book is written by k s namb, കെ എസ് നമ്പൂതിരി, കെ എസ് നമ്പൂതിരിയുടെ, കെ എസ് നമ്പൂതിരിയുടെ , കെ എസ് നമ്പൂതിരിയുടെ നാടകങ്ങൾ, കെ എസ് നമ്പൂതിരിയുടെ നാടകങ്ങള്‍, നമ്പൂതിരി കെ എസ്, നാടകം, നാടകങ്ങൾ, നാടകസമാഹാരം Author: കെ എസ് നമ്പൂതിരി Share : Description Additional information Reviews (0) Vendor Info More Products പ്രശസ്ത നാടകകൃത്ത് കെ. എസ്. നമ്പൂതിരിയുടെ ശ്രദ്ധേയമായ 6 നാടകങ്ങള്‍. തകര്‍ന്ന നമ്പൂതിരി ഇല്ലങ്ങളിലെ ഏകാകികളും നിസ്സഹായരുമായ മനുഷ്യരുടെ നിലവിളികള്‍കൊണ്ട് തീര്‍ത്ത ശില്പഭംഗിയുള്ളവയാണ് എല്ലാ നാടകങ്ങളും.
«ദയയുള്ള സ്വേച്ഛാധിപതിയായ ലിനസ് ടോർവാൾഡ്സ്, ഇത്തവണ ഒരു അഭിപ്രായമുപയോഗിച്ച് ഒരു ചെറിയ വിവാദമുണ്ടാക്കുന്നു.എൻ‌വിഡിയയെപ്പോലെ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി) ഒരു പോസിറ്റീവ് കാര്യമാണ് സമാരംഭിച്ചതിന്റെ ഫലമായി അത് സംഭവിക്കുന്നു ലിനക്സ് കേർണൽ 3.19 ഡെവലപ്മെൻറ് റോസ്റ്ററിലെ ഒരു ഉപയോക്താവ് ലാൻ ഡ്രൈവറിനെ പിന്തുണയ്ക്കുന്നത് നിർത്തുക എന്ന ആശയം ഉപേക്ഷിച്ചു EISA FDDI, 20 വർഷം മുമ്പ് ഈ ഹാർഡ്‌വെയർ ഉപകരണം കാലഹരണപ്പെട്ടുവെന്ന് കണക്കിലെടുക്കുന്നു. 1988 നും 1995 നും ഇടയിൽ മാത്രമാണ് EISA FDDI ഉപയോഗിച്ചിരുന്നത്, പി‌സി‌ഐ ബസ് പ്രത്യക്ഷപ്പെടുമ്പോൾ ഇത് നിർത്തലാക്കി, ഇത് 10Mbit LAN കണ്ട്രോളറാണ് ലിസ്റ്റിൽ നിന്നുള്ള ഒരു ഉപയോക്താവ് (മാസിജ് ഡബ്ല്യു. റോസിക്കി) പ്രതികരിക്കുക അവന് ആ ലാൻ കാർഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും: ശരി, എന്റെ x86 സജീവമായി നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു, കൂടാതെ ഓൺ‌ലൈനിൽ (…) ഇത് വളരെ സങ്കീർണ്ണമായ പരിപാലനമാണോ?. നീക്കംചെയ്യുന്ന കോഡിന്റെ അളവ് യഥാർത്ഥത്തിൽ ചെറുതോ നിസ്സാരമോ ആയിരിക്കും അതിനാൽ ലിനസ് പ്രതികരിക്കുക: ഞങ്ങൾക്ക് ഒരു ഉപയോക്താവുണ്ടായിരിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്നിടത്തോളം (ആ ഹാർഡ്‌വെയറിനുള്ള കോഡോ പിന്തുണയോ) പിന്നെ ഇല്ല, ഞങ്ങൾ EISA- യ്‌ക്കുള്ള പിന്തുണ ഇല്ലാതാക്കില്ല. ഇത് ഞങ്ങളെ ശരിക്കും ബാധിക്കുന്നതുപോലെ അല്ല, അല്ലെങ്കിൽ അത് തകർന്നിരിക്കുന്നു (ഇത് പ്രവർത്തനക്ഷമമായി നിലനിർത്തുന്നത് പ്രശ്‌നകരമാണെന്ന് അർത്ഥമാക്കുന്നു) പഴയ i386 പോലെ (...) ഇത് ഇങ്ങനെയായിരുന്നു ലിനസിന് ചിലപ്പോൾ കുറച്ചുപേരെ ശല്യപ്പെടുത്തുന്ന മനോഭാവങ്ങളുണ്ട്, എന്നിരുന്നാലും ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞതുപോലെ, ഒരു നല്ല ആളായി തോന്നാനോ എല്ലാവരോടും നല്ലവനാകാനോ അയാൾ ഇല്ല, അദ്ദേഹം പ്രോഗ്രാം ചെയ്യണം, ഇത് എന്റെ ചങ്ങാതിമാർ ... പ്രോഗ്രാം, വികസനത്തിന്റെ നേതൃത്വം ലിനക്സ് കേർണൽ, ഇത് നന്നായി പ്രവർത്തിക്കുന്നു. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ലിനക്സിൽ നിന്ന് » ഞങ്ങളെ കുറിച്ച് » ലിനസ് ടോർവാൾഡ്സ്, ഒരു ഉപയോക്താവ് മാത്രം ഒരു ഉപകരണത്തെ പിന്തുണയ്ക്കുന്നു നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം 28 അഭിപ്രായങ്ങൾ, നിങ്ങളുടേത് വിടുക നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * അഭിപ്രായം * പേര് * ഇലക്ട്രോണിക് മെയിൽ * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. നിയമസാധുത: നിങ്ങളുടെ സമ്മതം ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. എനിക്ക് വാർത്താക്കുറിപ്പ് സ്വീകരിക്കാൻ ആഗ്രഹമുണ്ട് ചാർളി ബ്രൗൺ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ഇത് എനിക്ക് വളരെ നന്നായി തോന്നുന്നു; വാസ്തവത്തിൽ, EISA, ISA ബസ് കാർഡുകൾ നിയന്ത്രിക്കുന്ന നിരവധി വ്യാവസായിക കമ്പ്യൂട്ടറുകൾ ഇപ്പോഴും ഉണ്ട്, കൂടാതെ പി‌സി‌ഐ അല്ലെങ്കിൽ പി‌സി‌ഐ-ഇ കാർഡുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടില്ല, അതിനാൽ "ഉപേക്ഷിക്കപ്പെട്ട" ഡ്രൈവർമാർക്ക് പിന്തുണ നിലനിർത്തുന്നത് ഒരു ലിനക്സ് ശക്തിയായിരിക്കും (മറ്റൊന്ന് ഒപ്പം)… ചാർലി-ബ്ര rown ണിന് മറുപടി dbillyx പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ഉറവിടങ്ങൾ അവലോകനം ചെയ്ത ശേഷം ഞാൻ അത്ഭുതപ്പെട്ടു ... എന്താണ് സംഭവിച്ചത് ... പട്ടിക അവലോകനം ചെയ്യാൻ സമയക്കുറവ് ... അല്ലെങ്കിൽ എല്ലാം അവലോകനം ചെയ്യാൻ സമയം നൽകാത്ത ലിസ്റ്റുകൾ നിറഞ്ഞ മെയിൽ ... ജനുവരി 20 തീയതിയിൽ ഞാൻ അത് പരാമർശിക്കുന്നു. പെട്ടെന്നു 20 മുതൽ ഇന്ന് വരെ, ഫെബ്രുവരി 10 വരെ, ലിനസ് ലൂപ്പിന് പുറത്തായിരുന്നു, അത് നീക്കംചെയ്യാൻ "അതെ" എന്ന് തീരുമാനിച്ചു Dbillyx- ന് മറുപടി നൽകുക KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ഈ ഉപകരണത്തിന്റെ പിന്തുണയെക്കുറിച്ചോ അല്ലാതെയോ ഉള്ള നിങ്ങളുടെ ആശങ്ക എന്നെ പ്രേരിപ്പിക്കുന്നു, ഈ ആഴ്ചകൾക്കുശേഷം ലിനസ് പറഞ്ഞ കാര്യങ്ങൾ പിന്നോട്ട് വലിക്കാൻ തീരുമാനിക്കുകയും ഫലത്തിൽ പിന്തുണ നൽകുന്നത് നിർത്തുകയും ചെയ്യുക. വിഷമിക്കേണ്ട, അവനില്ല, നിങ്ങൾക്ക് എളുപ്പത്തിൽ ഉറങ്ങാൻ കഴിയും KZKG ^ Gaara- ന് മറുപടി നൽകുക മരിയോ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം വിപുലീകൃത ഐ‌എസ്‌എ ബസ് ഇപ്പോഴും പുതിയ വ്യാവസായിക മദർബോർഡുകളിൽ കാണപ്പെടുന്നു (ഐ‌എസ്‌എ ഇനീഷ്യലുകൾ സൂചിപ്പിക്കുന്നത് പോലെ). ഐ‌എസ്‌എ സിപിയു കാർഡുകളും കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള മുഴുവൻ കമ്പ്യൂട്ടറുകളും ഉണ്ട് (ഒരു റാസ്പെരി പൈക്ക് 20 വർഷം മുമ്പ്). വിതരണങ്ങൾ ഐ‌എസ്‌എ പിന്തുണയും വളരെ പഴയ ഐ‌ഡി‌ഇ / ഓഡിയോ / നെറ്റ്‌വർക്ക് കാർഡുകളും അപ്രാപ്‌തമാക്കുന്നു (വ്യക്തിപരമായി അവ ഒരു തലവേദനയാണ്), ഇത് ഇന്നത്തെ ഡെസ്‌ക്‌ടോപ്പ് ഉപയോക്താവിനെ ബാധിക്കില്ല. മരിയോയ്ക്ക് മറുപടി അഡോൾഫോ റോജാസ് പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം അങ്ങനെയാണെങ്കിൽ, PS / 2 നെ വീണ്ടും പിന്തുണയ്ക്കാൻ ഞങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തണം അഡോൾഫോ റോജസിന് മറുപടി KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം HAHAHAHAHA എന്നാൽ ഇതിന് PS / 2 പോർട്ടിന് പിന്തുണയില്ല ??? KZKG ^ Gaara- ന് മറുപടി നൽകുക zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ലിനക്സ് ഡെസ്ക്ടോപ്പ് മാത്രമല്ല, വ്യാവസായിക വിതരണങ്ങളുണ്ടെന്ന് അനുമാനിക്കാം. ഇതൊരു വ്യാജമോ അസംബന്ധമോ ആണ്. കൂടുതലും നിസാരമാണ്. Zetaka01 എന്നതിലേക്ക് മറുപടി നൽകുക KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം വ്യാജമാണോ? പോസ്റ്റിലെ ലിങ്കുകളിൽ നിങ്ങൾ ക്ലിക്കുചെയ്തിട്ടുണ്ടോ? . മെയിലിംഗ് ലിസ്റ്റിലെ സംഭാഷണം നിങ്ങൾ സ്വയം വായിക്കണമെന്ന് ഞാൻ അർത്ഥമാക്കുന്നു. ഒരുപക്ഷേ, ആരെങ്കിലും ലിനസിന്റെ ഐഡന്റിറ്റി കവർന്നതാകാം, അദ്ദേഹത്തിന്റെ ഇമെയിൽ പാസ്‌വേഡ് തകർക്കുകയും EISA പിന്തുണയോടെ ഞങ്ങളെ എല്ലാവരെയും കബളിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ... LOL! KZKG ^ Gaara- ന് മറുപടി നൽകുക ജോക്കോ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം അപ്പോൾ അത് വിഡ് id ിത്തമാണോ? ജോക്കോയ്ക്ക് മറുപടി KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം നന്നായി, പിന്നെ അവർ ആരെയാണ് മണ്ടൻ, ലിനസ് അല്ലെങ്കിൽ മാസിജ് എന്ന് വിളിക്കുന്നത്? KZKG ^ Gaara- ന് മറുപടി നൽകുക ജോക്കോ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ഞാൻ പറഞ്ഞത് ആ വ്യക്തി പറഞ്ഞത് വ്യാജമോ അസംബന്ധമോ ആണെന്നും നിങ്ങൾ പറഞ്ഞത് ഇത് വ്യാജമല്ലെന്നും അതിനാൽ യുക്തിപരമായി ഇത് അസംബന്ധമായ xD ആണെന്നും ജോക്കോയ്ക്ക് മറുപടി എലിയോടൈം 3000 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം അതുകൊണ്ടാണ് ഇത് നാനോലിനക്സ് ഉപയോഗിക്കുന്നത് പോലും വിലമതിക്കുന്നത് (വിൻഡോസ് അതിന്റെ നിലനിൽപ്പിൽ ഒരിക്കലും നൽകാത്ത രണ്ടാമത്തെ അവസരം നൽകുന്നതിന്). Eliotime3000 എന്നതിലേക്ക് മറുപടി നൽകുക zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ലിനസ് ഒരു ചിറ്റ്ചാറ്റും പരുഷനുമാണ്, അവൻ കേർണൽ വികസിപ്പിക്കുന്നില്ല, മാറ്റങ്ങളുടെ അവകാശങ്ങൾ അല്ലെങ്കിൽ അതുപോലുള്ളവ സൂക്ഷിക്കുന്നു. അതെ, അവൻ ഒരു നല്ല വിൽപ്പനക്കാരനാണ്. റിപ്പോർ‌ട്ടുകൾ‌ ഒഴികെ കേർ‌ണൽ‌ എന്താണെന്ന് നിങ്ങൾ‌ക്കറിയില്ല. ഇത് ഇതുപോലെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആരംഭിച്ചതിന് ശേഷം. അതിൽ ജീവിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നന്ദി! Zetaka01 എന്നതിലേക്ക് മറുപടി നൽകുക പി ടി എർത്ത്മാൻ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം OMG hahahahahaha. പി.ടി. zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം തമാശകൾ കാരണം, ലിനസ് "ആത്മീയ ബോസ്" ഉം കേർണലിന്റെ സ്രഷ്ടാവുമാണ്, വർഷങ്ങൾക്കുശേഷം മുതലാളി വികസിക്കുന്നില്ല, മറ്റുള്ളവർ വികസിക്കുന്നത് പോലെ കാണപ്പെടുന്നു. "ദയാലുവായ ഏകാധിപതി" കാര്യം മാരകമാണെന്ന് തോന്നുന്നു. അതെ, അവൻ പരുഷനും പ്രകോപിതനുമാണ്. താരതമ്യപ്പെടുത്തുമ്പോൾ, സ്റ്റാൾമാൻ സമൂലമായ എപ്പിക്യൂറിയൻ ആണ് "അസൂയപ്പെടുന്ന" വിദ്യാഭ്യാസം നിലനിർത്തുന്നു. കൂടാതെ ഓരോ കോൺഫറൻസിനും നിരക്ക് ഈടാക്കുന്നു. Zetaka01 എന്നതിലേക്ക് മറുപടി നൽകുക KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം സ്റ്റാൾമാൻ വിദ്യാഭ്യാസം നിലനിർത്തുന്നുണ്ടോ? ഒരു കോൺഫറൻസിലേക്കോ ഇവന്റിലേക്കോ ഷോർട്ട്സും ഫ്ലിപ്പ് ഫ്ലോപ്പുകളും ധരിക്കുന്നത് വളരെ മര്യാദയുള്ളതാണെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഹേയ്, എല്ലാവർക്കും അവരുടെ അഭിരുചികളുണ്ട്. എന്തായാലും ഞാൻ ആവർത്തിക്കുന്നു, ലിനസ് നല്ലവനോ സാമൂഹികമായി ജനപ്രിയനോ പോപ്പ് താരമോ ആയിരിക്കില്ല ... അത് അദ്ദേഹത്തിന്റെ ജോലിയല്ല. KZKG ^ Gaara- ന് മറുപടി നൽകുക zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം നാനോലിനക്സ് ഇതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, അത് ഉറപ്പാണ്. Zetaka01 എന്നതിലേക്ക് മറുപടി നൽകുക ആൻഡ്രൂസ് പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ആ വ്യക്തി ഒരു പുതിയ നെറ്റ്‌വർക്ക് കാർഡ് വാങ്ങി സംഭരിക്കുന്നത് നിർത്തുക. ആൻഡ്രസിന് മറുപടി ഗിസ്‌കാർഡ് പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം +1 (പിശക്: നിങ്ങളുടെ അഭിപ്രായം വളരെ ചെറുതാണ്. ഉപയോഗപ്രദമായ എന്തെങ്കിലും പറയാൻ ശ്രമിക്കുക.) അവ വലുപ്പം കൂട്ടുന്നുണ്ടോ എന്ന് നോക്കാം, കാരണം ഇവിടെ നിങ്ങൾക്ക് +1 അല്ലെങ്കിൽ -1 ഇടാൻ കഴിയില്ല, അവർക്ക് ആ വിവരം ഉൾക്കൊള്ളുന്ന ഒരു അഭിപ്രായം അനുവദിക്കാൻ കഴിയും. എന്നാൽ ഇത് കുറച്ച് പിശകുകൾ നൽകുന്നതിനാൽ, കുറച്ച് അധിക ബുൾഷിറ്റ് എഴുതുന്നില്ലെങ്കിൽ എത്ര പ്രതീകങ്ങൾ എന്നെ അനുവദിക്കില്ലെന്ന് എനിക്കറിയില്ല. അത് പറഞ്ഞിട്ട്: ലോറെം ഇപ്സം തന്റെ സ്ക്രിപ്റ്റ ബ്ലാൻഡിറ്റ് പുറപ്പെടൽ, eum fastidii accumsan euripidis in, eum liber hendrerit an. ക്വി യു വിസി വോസിബസ് സസ്പിസിയാൻ‌ടർ‌, ക്വോ ഡിസിറ്റ് റൈഡൻ‌സ് ഇൻ‌സൈഡറിന്റ് ഐഡി. ക്വോ മുണ്ടി ലോബോർട്ടിസ് റിഫോർമിഡാൻസ് യു, ലെജിമസ് സെൻസറിറ്റ് നിർവചിക്കപ്പെട്ട വർഷങ്ങൾ. Eu sit tincidunt incrupte നിർവചനം, vis mutat affert percipit cu, eirmod consectetuer signiferumque eu per. യുസു ലാറ്റിൻ ഇക്വിഡെം വേദനകളിൽ. ഒരു ഫാലി വിരിസ് ഇന്റല്ലെഗാം, ഓരോന്നിനും ഒരിടത്ത്. Ius id vidit volumus mandamus, vide veritus Democratum te nec, ei eos debet libris consulatu. ഇല്ല മെറി ഫെറി ഗ്രേക്കോ ഡികന്റ്, പരസ്യ കം വെരി പാർപ്പിടം. സെഡ് അറ്റ് മാലിസ് ഓംനെസ് ഡെലികേറ്റ, യുസു എറ്റ് ഇസ്റ്റോ zzril meliore. Dicunt maiorum eloquentiam cum cu, sit summo dolor essent te. Ne quodsi nusquam legendos, ea dicit voluptua eloquentiam pro, ad sit quas qualisque. Eos vocibus deserunt quaestio ei. ഗിസ്‌കാർഡിന് മറുപടി ജോക്കോ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം നിങ്ങളെ നോക്കൂ ചെ http://4.bp.blogspot.com/-76Lf6k-j2zo/U9L5wOpB_MI/AAAAAAAAUxE/S1gABYbmeYg/s1600/mira+vos+che.jpg ജോക്കോയ്ക്ക് മറുപടി തരേഗോൺ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം എനിക്ക് ഒരു കണ്ണുനീർ ലഭിച്ചുവെന്ന് ഞാൻ കരുതുന്നു: ') പുരുഷന്മാർ കരയാത്ത നാടകം മതി. അദ്ദേഹം എടുത്ത തീരുമാനത്തെ പ്രശംസിക്കുന്നതിനാണ് അദ്ദേഹം അത് എങ്ങനെ നിലനിർത്തി, അതാണ് അഭിരുചി. ഗ്രേറ്റ് മിസ്റ്റർ ലിനസ് താരെഗോണിന് മറുപടി ജോക്കോ പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം മനുഷ്യന്റെ രൂപത്തിൽ ദൈവത്തിന്റെ രണ്ടാമത്തെ വരവാണ് ലിനസ്, ലിനക്സെറ മതം അവകാശപ്പെടാൻ വരുന്ന മിശിഹയാണ്. ലിനസ് സ്നേഹമാണ്, ലിനസ് നല്ലതാണ്. ലിനസിനെ സ്തുതിക്കുക… ശരി ഇല്ല. ജോക്കോയ്ക്ക് മറുപടി zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ഡവലപ്പർമാർ, ഡവലപ്പർമാർ. Zetaka01 എന്നതിലേക്ക് മറുപടി നൽകുക zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം സ്റ്റാൾമാനെക്കുറിച്ച് നിങ്ങൾക്ക് "ഇതിഹാസം" ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല, അവൻ പോകുന്നു, പക്ഷേ അവൻ അപമാനിക്കുന്നില്ല. അതെ, നിങ്ങൾ പറഞ്ഞത് ശരിയാണ്, ലിനസിന്റെ ജോലി, ഞാൻ മുമ്പ് പറഞ്ഞതുപോലെ, പ്രോഗ്രാം അല്ല. ഞാനില്ല, പക്ഷേ പ്രതീക്ഷയുണ്ടാക്കുന്നതിനു പുറമേ, ഒരു ചെറിയ വിദ്യാഭ്യാസം ഉപദ്രവിക്കില്ല. സ്റ്റാൾമാനെപ്പോലെ മാന്യമായി നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഇതിനെ വിളിക്കാം അല്ലെങ്കിൽ ലിനസിനെപ്പോലെ കളിയാക്കാം. വഴിയിൽ, സ്റ്റാൾമാന്റെ അതിരുകടന്നതിനോട് ഞാൻ യോജിക്കുന്നില്ല, ഞാൻ അദ്ദേഹത്തെ ഒരു ഉദാഹരണമായി മാത്രമേ ഉപയോഗിച്ചുള്ളൂ. Zetaka01 എന്നതിലേക്ക് മറുപടി നൽകുക zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം കൂടാതെ, ലിനസ് അല്ലെങ്കിൽ സ്റ്റാൾമാൻ കാരണം ഞാൻ ലിനക്സിൽ എത്തിയില്ല. ആളുകൾക്ക് അവരെ പോലും അറിയില്ല. ആളുകൾ എല്ലായ്‌പ്പോഴും വിന്നിലേക്ക് വരുന്നു, അവർ ചോദിക്കാതെ തന്നെ വാങ്ങുന്ന കമ്പ്യൂട്ടറിൽ ഇടുന്നു, അത് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. രണ്ട് OS- കളും ഉപയോഗിച്ച് ഒരു ബ്രാൻഡ് ഒരു മോഡൽ പുറത്തിറക്കുമ്പോൾ, എന്തൊരു യാദൃശ്ചികത! ലിനക്സ് വൺ ഹാർഡ്‌വെയർ തകർത്തുവെന്ന് ഇത് മാറുന്നു. കൗതുകകരമായ. ഞാൻ സ്ഥാപിത ബ്രാൻഡുകളായ ഇന്റൽഎംഎസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. Zetaka01 എന്നതിലേക്ക് മറുപടി നൽകുക zetaka01 പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ഫ്ലോപ്പി ഡിസ്കുകളിൽ എനിക്ക് ഡെബിയൻ വഴി ലിനക്സ് ലഭിച്ചു. ഓ, വിൻഡോസ് 3.0-1, ഫ്ലോപ്പി ഡിസ്കുകളിലും OS / 2 മെർലിനിലും. ഡെബിയൻ ഒഴികെ, ഞാൻ ഡിസ്ട്രോ വാങ്ങി. ഞാൻ സ്യൂസ് ഡിസ്ട്രോയും അതിന്റെ മാനുവലുകളും വാങ്ങി. എനിക്ക് ഇപ്പോൾ സ്വപ്രേരിതമായി എൽ‌എം‌ഡി‌ഇയിൽ സൂസിന്റെ കോൺഫിഗറേഷൻ ആവശ്യമില്ല. മുമ്പ് ഡ്രൈവർമാർക്കുള്ള ഒരു രസകരമായ പോരാട്ടമായിരുന്നു അത്. ഇപ്പോൾ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ശരി. കൂടാതെ ഫയർവാളും സുരക്ഷയും. എല്ലാത്തിലും, കുറഞ്ഞത് 6 മണിക്കൂർ. ആ ഇഷ്‌ടാനുസൃതം, സ്ഥിരസ്ഥിതിയായി 15 മിനിറ്റ്. Zetaka01 എന്നതിലേക്ക് മറുപടി നൽകുക പൂശിയത്! പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം ലിനസ് അത്തരത്തിലുള്ള ഉപയോക്താവിനെ ബഹുമാനിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു, റെഡ്മോണിലോ കുപെർട്ടിനോയിലോ ഉള്ള മറ്റുള്ളവർക്ക് പഠിക്കാൻ കഴിയും. ഷെഡ്യൂൾഡ് ഒബ്സലൻസിലേക്ക് ഇല്ല! ചാപ്പയ്‌ക്ക് മറുപടി! archlinux പറഞ്ഞു ഉണ്ടാക്കുന്നു 8 വർഷം അദ്ദേഹം അത് നന്നായി പറഞ്ഞു, അദ്ദേഹം ഒരു പ്രോഗ്രാമറാണ്; പി‌സി ഉപയോക്താക്കളെ സ്വേച്ഛാധിപത്യമെന്ന് വിളിക്കപ്പെടുന്നവരെ കൂടുതൽ കൂടുതൽ ആശ്രയിക്കുന്നതിന് സോഴ്‌സ് കോഡ് (അമൂർത്തമായ, എൻ‌ക്യാപ്‌സുലേറ്റ് മുതലായവ) മറയ്ക്കുന്ന സോഫ്റ്റ്‌വെയർ വികസന പരിതസ്ഥിതികളിലേക്ക് ഒരു അടിമയല്ല, ഞങ്ങൾ സ്വയം പ്രോഗ്രാമിംഗിന് ശ്രമിക്കുന്നില്ലെങ്കിൽ, ആരെയാണ് സ്വേച്ഛാധിപതിയെന്ന് ഞങ്ങൾ പരാതിപ്പെടുന്നത് തെറ്റാണ്. ഓപ്പൺ സോഴ്‌സും സ്വതന്ത്ര സോഫ്റ്റ്‌വെയറും വിലമതിക്കാനാവാത്ത മനുഷ്യ പൈതൃകമാണ്, മാത്രമല്ല പ്രോഗ്രാമുകൾ അന്ധമായും നിത്യമായ ആശ്രിതത്വത്തിലും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക്. Archlinux- ലേക്ക് മറുപടി നൽകുക ഒഡുസോ: ഒരു സ്ക്രിപ്റ്റ് ഉപയോഗിച്ച് ഉബുണ്ടു അല്ലെങ്കിൽ പ്രാഥമികം ഇഷ്ടാനുസൃതമാക്കുക ഉബുണ്ടു 14.10 / ലിനക്സ് മിന്റ് 17 ൽ ഗ്നോം ക്ലാസിക് (ഫ്ലാഷ്ബാക്ക്) ഇൻസ്റ്റാൾ ചെയ്യുക നിങ്ങളുടെ ഇമെയിലിലെ വാർത്ത നിങ്ങളുടെ ഇമെയിലിൽ ഏറ്റവും പുതിയ ലിനക്സ് വാർത്തകൾ നേടുക പേര് ഇമെയിൽ പ്രതിദിന വാർത്താക്കുറിപ്പ് പ്രതിവാര വാർത്താക്കുറിപ്പ് നിയമപരമായ വ്യവസ്ഥകൾ ഞാൻ അംഗീകരിക്കുന്നു ↑ ഫേസ്ബുക്ക് ട്വിറ്റർ പോസ്റ്റ് കന്വിസന്ദേശം ഇമെയിൽ ആർ.എസ്.എസ് ഐഫോൺ വാർത്ത ഞാൻ മാക്കിൽ നിന്നാണ് ആപ്പിൾ ഗൈഡുകൾ Android സഹായം ആൻഡ്രോയിഡ്സിസ് Android ഗൈഡുകൾ എല്ലാ ആൻഡ്രോയിഡ് ഗാഡ്‌ജെറ്റ് വാർത്ത മൊബൈൽ ഫോറം ടാബ്‌ലെറ്റ് സോൺ വിൻഡോസ് വാർത്ത ലൈഫ് ബൈറ്റുകൾ ക്രിയേറ്റീവുകൾ ഓൺ‌ലൈൻ എല്ലാ eReaders ഉം സ Hardware ജന്യ ഹാർഡ്‌വെയർ ലിനക്സ് അടിമകൾ ഉബുൻലോഗ് WoW ഗൈഡുകൾ ചീറ്റുകൾ ഡൗൺലോഡുകൾ മോട്ടോർ വാർത്ത ബെസിയ Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ - Skip to content Blog Home » ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ ഇന്നലെ ബട്ടൺ ഇടാത്തത് വിവാദമായി… ഇപ്പോൾ സിപ്പ് താഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനശ്വര രാജൻ…. സദാചാരക്കാർ അങ്ങട് മാറി നിന്നോ Post author:admin Post published:October 5, 2022 Post category:Entertainments Post comments:0 Comments വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ ആരാധക പിന്തുണ നേടിയെടുക്കുകയും ചെയ്ത താരമാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. എന്നാൽ താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2017ലാണ് താരം മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ അഭിനയം ലേഡി സൂപ്പർ മഞ്ജുവാര്യരുടെ കൂടെയായ തന്റെ ഭാഗ്യമാണ് എന്ന താരം പലപ്പോഴും പറയുകയുണ്ടായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതിനു ശേഷം മലയാളികൾക്കിടയിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം മികച്ച അഭിനേത്രിയായി ആരാധകർക്കിടയിൽ അറിയപ്പെടാനും ആരാധകരെ നേടാനും തുടങ്ങിയത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടിയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയം കൊണ്ട് അറിയപ്പെടുന്ന അഭിനേത്രിയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുകയും ചെയ്യുന്നു. തമിഴിലും താരം അരങ്ങേറ്റം കുറിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട്‌ ചെയ്തു അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമക്ക് ശേഷം മൈ സാന്ത, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിൽ താരം അഭിനയിക്കുകയും അതിനുശേഷം പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുകയും ചെയ്തിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസായ മൈക്ക് എന്ന സിനിമയും നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള മിറർ സെൽഫി ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഷർട്ട് ഒരു ബട്ടൺ ഊരിയതിനു ശേഷം ഒരു അഭിമുഖത്തിൽ പങ്കെടുത്ത ഫോട്ടോകൾ വൈറൽ ആവുകയും സദാചാര അക്രമങ്ങൾ നേരിടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ താരമിപ്പോൾ പങ്കുവെച്ച സിപ്പ് ഇടാത്ത ഷോർട്ട് ടോപ്പും ട്രെൻഡിങ് പാന്റും ധരിച്ചുള്ള പുതിയ ബോൾഡ് ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പിന്തുണ ഉള്ള താരം ആയതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങൾ ഒന്നടങ്കം ആരവമാക്കുകയും ചെയ്യാറുണ്ട്. You Might Also Like അടിപൊളി ലുക്കിൽ റെഡ് സാരിയിൽ ആരാധകരെ കറക്കി മാധുരി ബ്രിഗാൻസ… കൂടെ ഫോട്ടോയെടുക്കാൾ ആരാധകരുടെ ക്യു… October 15, 2022 ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല… തുറന്നു പറഞ്ഞ് രചന നാരായണൻകുട്ടി… April 7, 2022 ഏത് വേഷത്തിലായാലും എന്നാ മൊഞ്ചാ… പ്രിയ നായിക പൂനം ഭജ്‌വയുടെ ക്യൂട്ട് ഫോട്ടോസ് കാണാം June 22, 2021 Leave a Reply Cancel reply Comment Enter your name or username to comment Enter your email address to comment Enter your website URL (optional) Save my name, email, and website in this browser for the next time I comment. Search this website Recent Posts ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്ത് എനിക്കുണ്ട് ; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍! നമ്മുടെ സീതയല്ലേ ഇത്… കണ്ണ് തള്ളിപോകുന്ന ഗ്ലാമർ ലുക്കിൽ സീതാരാമം നായിക.. പൊളി ഭാര്യയാവുമെങ്കിൽ മാസം 25 ലക്ഷം ശമ്പളം തരാം… എനിക്ക് കിട്ടിയ ഓഫർ ആണ്.. വെളിപ്പെടുത്തി നീതു ചന്ദ്ര.. മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു! താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിമാര്‍…
Linux, macOS, FreeBSD, Windows എന്നിവയ്uക്കായുള്ള ലളിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതും ശക്തവുമായ ഓഡിയോ റെക്കോർഡിംഗ്, പ്രോസസ്സിം� കൂടുതല് വായിക്കുക → ലിനക്സിൽ സ്ലാക്ക് മെസേജിംഗ് ടൂൾ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം സ്ലാക്ക് ഒരു ആധുനികവും ജനപ്രിയവും സവിശേഷതകളാൽ സമ്പന്നവും വഴക്കമുള്ളതും സുരക്ഷിതവുമായ ബിസിനസ് ആശയവിനിമയത്ത കൂടുതല് വായിക്കുക → RHEL സിസ്റ്റങ്ങളിൽ ഗ്രേലോഗ് ലോഗ് മാനേജ്മെന്റ് ടൂൾ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം സെർവറുകൾ, റൂട്ടറുകൾ, ഫയർവാളുകൾ എന്നിവ പോലുള്ള ഐടി ഇൻഫ്രാസ്ട്രക്ചറുകളിലെ ആപ്ലിക്കേഷനുകളിൽ നിന്നും അസംഖ്യം ഉപ കൂടുതല് വായിക്കുക → RHEL സിസ്റ്റങ്ങളിൽ GLPI [IT Asset Management] എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം GLPI എന്നത് 'Gestionnaire Libre de Parc Informatique' അല്ലെങ്കിൽ ലളിതമായി 'Free IT Equipment Manager' എന്നതിന്റെ ഒരു ഫ്രഞ്ച് ചുരുക്കെഴുത്താണ്, ഇത് ഒരു ഓപ്പ� കൂടുതല് വായിക്കുക → സ്uക്രീൻഷോട്ടുകൾക്കൊപ്പം CentOS Stream 9-ന്റെ ഇൻസ്റ്റാളേഷൻ Red Had CentOS-നെ ഒരു പ്രധാന റിലീസ് ഘടനയിൽ നിന്ന് ഒരു റോളിംഗ് റിലീസിലേക്ക് മാറ്റിയപ്പോൾ, ഉപയോക്താക്കൾക്ക് ദേഷ്യം വന്ന� കൂടുതല് വായിക്കുക → RHEL 9 സൗജന്യമായി എങ്ങനെ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം പ്ലോ എന്ന കോഡ് നാമത്തിലുള്ള Red Hat Enterprise Linux 9 (RHEL 9) ഇപ്പോൾ പൊതുവെ ലഭ്യമാണ് (GA). 2022 മെയ് 18-ന് Red Hat പ്രഖ്യാപനം നടത്തി. 2021 നവംബർ 3 മു കൂടുതല് വായിക്കുക → AlmaLinux 9.0 ഘട്ടം ഘട്ടമായി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ഒരു CentOS സ്ട്രീം ആയി വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര ഓപ്പൺ സോഴ്uസ് കമ്മ്യൂണിറ്റി-ഡ്രൈവ് ഓപ്പറേറ്റിംഗ് സിസ്റ്� കൂടുതല് വായിക്കുക → ലിനക്സ് അഡ്മിനുകൾക്കുള്ള 20 ഉപയോഗപ്രദമായ സുരക്ഷാ ഫീച്ചറുകളും ടൂളുകളും ഈ ലേഖനത്തിൽ, ഓരോ സിസ്റ്റം അഡ്മിനിസ്ട്രേറ്ററും അറിഞ്ഞിരിക്കേണ്ട ഉപയോഗപ്രദമായ Linux സുരക്ഷാ ഫീച്ചറുകളുടെ ഒരു ലിസ� കൂടുതല് വായിക്കുക → മോണിറ്റോറിക്സ് - ഒരു ലിനക്സ് സിസ്റ്റവും നെറ്റ്uവർക്ക് മോണിറ്ററിംഗ് ടൂളും ലിനക്uസിലെ സിസ്റ്റം, നെറ്റ്uവർക്ക് ഉറവിടങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്uതിരിക്കുന്ന ഒരു ഓപ്പൺ സോഴ്uസ്, സൗജന�
എട്ട് വർഷമായി പിഎസ്ജിയുടെ പ്രതിരോധത്തിൽ നിർണായകസാന്നിധ്യമായിരുന്ന തിയാഗോ സിൽവ ഈ സീസണിന് ശേഷം പിഎസ്ജിയിൽ നിന്നും വിടവാങ്ങിയേക്കും. താരത്തിന് ക്ലബ് വിടാൻ താല്പര്യമില്ലെങ്കിലും സിൽവയുടെ കരാർ പുതുക്കാൻ പിഎസ്ജി തയ്യാറല്ല. ഇതോടെ മുപ്പത്തിയഞ്ചുകാരനായ താരം അടുത്ത സീസണിലേക്ക് മറ്റൊരു ക്ലബിലേക്ക് ചേക്കേറും. നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയാണ് താരത്തിനു പിന്നാലെയുള്ളത്. താരത്തെ ക്ലബിൽ എത്തിക്കാൻ ചെൽസിക്ക് താല്പര്യമുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ചെൽസിയുടെ ഉലയുന്ന പ്രതിരോധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ ലംപാർഡ്. How Chelsea fans reacted to the news of Thiago Silva being offered to the club this summer. #CFC | @ChelseaFC https://t.co/IAxYBZWFiW — Absolute Chelsea (@AbsoluteChelsea) August 20, 2020 ബയേണുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന്‌ ശേഷം താരം ഫ്രീ ഏജന്റ് ആവും. അതിനു ശേഷം സിൽവയെ സമീപിക്കാനാണ് ചെൽസിയുടെ പദ്ധതി. സിൽവ വലിയ തോതിൽ സാലറി കുറക്കാനും സമ്മതിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തെ കരാറാണ് സിൽവക്ക് വേണ്ടി ചെൽസി വാഗ്ദാനം ചെയ്തേക്കുക. പിഎസ്ജിയിൽ തന്നെ വിരമിക്കാനാണ് ആഗ്രഹമെന്ന് സിൽവ അറിയിച്ചിരുന്നുവെങ്കിലും പിഎസ്ജി നിലനിർത്തില്ല എന്നറിയിക്കുകയായിരുന്നു. പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്‌സണൽ, സീരി എയിൽ നിന്നും എസി മിലാനും ഫിയോറെന്റിനയും താരത്തിന് വേണ്ടി ട്രാൻസ്ഫർ വിപണിയിൽ സജീവമായിതന്നെയുണ്ട്. You Might Also Like FIFA WORLDCUP , Football അവന്‍ കളിയ്ക്കും, അര്‍ജന്റീനയ്ക്ക് സന്തോഷ വാര്‍ത്തയുമായി സ്‌കലോണി 8 hours ago FIFA WORLDCUP , Football ഫ്രാന്‍സിനായി അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ജിറൂഡ് 15 hours ago FIFA WORLDCUP , Football വെറുത്ത് വെറുത്ത് അവസാനം ഈ കോച്ചിനെ എല്ലാവരും സ്‌നേഹിച്ച് തുടങ്ങിയോ 16 hours ago Editor's Picks 1 ധോണിപ്പക വീണ്ടും?, ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ഒന്നാം നമ്പര്‍ ബൗളര്‍ 2 കണക്കുകളേക്കാള്‍ എത്രയോ മീതെയായിരുന്നു അവന്റെ പ്രതിഭ, പൊന്മുട്ട ഇടുന്ന താറാവിനെ ടീം ഇന്ത്യ കൊന്നതെന്തിന്?
ഹ്യുങ് മിൻ സോൺ വീണ്ടും സ്പർസിന്റെ രക്ഷകനായി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ സോണിന്റെ ഏക ഗോളിൽ മറികടന്ന സ്പർസ് ടോപ്പ് 4 പോരാട്ടത്തിൽ തങ്ങളുടെ ഇരിപ്പ് കൂടുതൽ ഉറപ്പിച്ചു. ജയത്തോടെ 57 പോയിന്റുള്ള അവർ നിലവിൽ രണ്ടാം സ്ഥാനത്താണ്. എങ്കിലും നാളെ സിറ്റി ജയിച്ചാൽ സിറ്റി രണ്ടാം സ്ഥാനത്ത് തിരിച്ചെത്തും. മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന ആത്മവിശ്വാസത്തോടെ എത്തിയ ബെനീറ്റസിന്റെ ന്യൂ കാസിൽ മികച്ച പ്രതിരോധമാണ് മത്സരത്തിന്റെ തുടക്കം മുതൽ നടത്തിയത്. ലോറൻറെയെ ബെഞ്ചിൽ ഇരുത്തി മോറയെ സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ച സ്പർസിന്റെ തന്ത്രം തുടക്കം മുതൽ പാളി. രണ്ടാം പകുതി 10 മിനുട്ട് പിന്നിട്ടപ്പോൾ മോറക്ക് പകരം യോരന്റെയെ ഇറക്കിയത് അവർക്ക് ഗുണമായി. 83 ആം മിനുട്ടിൽ യോറന്റേയുടെ പാസ്സിൽ നിന്ന് സോൺ വിജയ ഗോൾ നേടുകയും ചെയ്തു. 24 പോയിന്റുള്ള ന്യൂ കാസിൽ പതിനാലാം സ്ഥാനത്താണ്. Categories Premier League Tags New Castle United, TOTENHAM ഏഷ്യൻ കപ്പ്, ഗ്യാലറിയിൽ ഏറ്റവും കൂടുതൽ കാണികൾ വന്ന കളി ഇന്ത്യയുടേത് സമനില സ്പർസിന് വേണ്ട, പ്രീമിയർ ലീഗിൽ പുത്തൻ റെക്കോർഡ് most recent Womens Cricket റിച്ച ഘോഷിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, അടിച്ച് തകര്‍ത്ത് ദീപ്തി ശര്‍മ്മയും, ഓസ്ട്രേലിയയ്ക്കെതിരെ 172 റൺസ് നേടി ഇന്ത്യ
ചേർത്തല: കുരുന്നു കുട്ടികളുടെ ഓണാഘോഷത്തിൽ പങ്ക് ചേർന്ന് റഷ്യൻ സ്വദേശി ആൻറണും. കടക്കരപ്പള്ളി കൊട്ടാരം ഗവ.എൽ.പി… Newsdesk September 2, 2022 NewsLifestyle എൽപിജിയെക്കാൾ വിലക്കുറവ്, ഓണത്തിനു ചേർത്തലയിൽ എത്തുമോ സിറ്റി ഗ്യാസ് ? വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധിച്ച് തുടങ്ങാൻ അധികൃതർ.…
എൺപത് പവനും, മാസ ചെലവവിന് 1500 രൂപയും, മകളെ പൊന്നുപോലെ നോക്കാമെന്ന് ഉറപ്പും നൽകി ; ചേർത്തല നവ വധുവിൻ്റെ കൊ, ല,പാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കൾ ആവർത്തിക്കപ്പെടരുതെന്ന് എത്ര തവണ പറയുന്നുവോ അത്രയും തവണ വീണ്ടും കേൾക്കുന്ന ഒന്നാണ് സ്ത്രീധന പീ, ഡ, നങ്ങളും, ഇതേ ചൊല്ലിയുള്ള മ,രണങ്ങളും. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ചേർത്തലയിൽ ഏറെ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു നവവധു ... read more Jun 05, 2022 NEWS ഭാര്യയേയും മക്കളേയും കെട്ടിപ്പിടിച്ച് ശുചിമുറിയില്‍ ഫൈസല്‍; കഞ്ഞിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ട് നടുങ്ങി നാട്ടുകാര്‍ നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ നിന്നും മുക്തരായിട്ടില്ല ഇടുക്കി ചീനിക്കുഴിയിലുള്ളവര്‍. തന്റെ സ്വന്തം മകനേയും മകന്റെ ഭാര്യയേയും ഇവരുടെ രണ്ട് മക്കളേയുമാണ് ഹമീദ് എന്ന 79കാരന്‍ ചുട്ടുകൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ ... read more Mar 21, 2022 NEWS രണ്ട് മക്കളുടെ അച്ഛൻ സുന്ദരിയായ ഭാര്യ; എന്നിട്ടും ഗായത്രിയെ പ്രണയിച്ച് താലി ചാർത്തി ഹോട്ടലിൽ കൊണ്ട് പോയി കൊലപ്പെടുത്തി ഒടുവിൽ കുറ്റം സമ്മതിച്ച് പ്രവീൺ തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രി(24)യെ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത കൊല്ലം ... read more Mar 07, 2022 NEWS കുടുംബത്തിന്റെ ഏക പ്രതീക്ഷ ആയിരുന്നു ഗായത്രി ; വിവാഹിതനായ പ്രവീൺ ഗായത്രിയെ താലികെട്ടി ഹോട്ടെലിൽ മുറിയെടുക്കുകയായിരുന്നു തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശിയായ ഗായത്രിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ശനിയാഴ്ച ഗായത്രിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കണ്ടെത്തിയാലെ ഗായത്രിയുടെ ... read more Mar 06, 2022 NEWS 10 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഭർത്താവ് ഫോൺ ചെയവേ ഭാര്യ തയ്ക്കടിച്ച് കൊലപ്പെടുത്തി; കൊലപാതകം നടന്നത് ഭർത്താവ് 50ലക്ഷം സമ്മാനത്തുകയ്ക്ക് വാങ്ങിയ വീട്ടില്‍വെച്ച്‌ പാലോട് കുറപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് കൊല്ലപ്പെട്ടു. കുറുപുഴ സൗമ്യ ഭവനില്‍ 40 കാരനായ ഷൈജുവാണ് 33കാരിയായ ഭാര്യ സൗമ്യയുടെ അടിയേറ്റ് മരിച്ചത്. സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ... read more Mar 03, 2022 Viral News അമ്മ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചു; രണ്ടരവയസ്സുകാരന് ജീവൻ തിരിച്ചുകിട്ടിയത് പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ പാലക്കാട് ചെർപ്പുള്ളശ്ശേരിയിൽ അമ്മ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടരവയസ്സുകാരൻ ജീവിതത്തിലേക്ക്. അമ്മയും മകനും കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്നതിനിടെയാണ് ജീവൻ ബാക്കി നിൽക്കുന്ന മകനെ രക്ഷപ്പെടുത്തി പോലീസുകാരൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാലക്കാട് ചെർപ്പുള്ളശ്ശേരി കുറ്റാനശ്ശേരി കാരയിൽവീട്ടിൽ ... read more Dec 16, 2021 recent post സ്വന്തം ഭർത്താവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് ഉഷാ റാണി ഇല്ലാന്നാക്കിയത് എന്നിട്ടും കോടതി അവരെ വെറുതെ വിട്ടു , അറിയണം ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ December 7, 2022 “മാഷുറയ്ക്ക് നൽകുന്ന സ്നേഹം എനിക്ക് കൂടി തന്നാൽ മതി ” ബേബി ഷവറിനിടെ തുറന്ന് പറഞ്ഞ് സുഹാന , കണ്ണ് നിറഞ്ഞ് കുടുംബം December 7, 2022 തരുണിക്കൊപ്പമുള്ള ചിത്രവുമായി കാളിദാസ്: വിവാഹ തീയതി അറിയിക്കൂ എന്ന് ആരാധകര്‍ December 7, 2022 “അച്ഛനമ്മമാർ കഷ്ടപെട്ടുണ്ടാക്കുന്ന പണം ചിലവാക്കി ആർഭാട വിവാഹം കഴിക്കാൻ നാണമില്ലേ പെണ്ണുങ്ങളെ ?” നടി സാരയുവിന്റെ ചോദ്യം വൈറലാകുന്നു December 6, 2022 11 വയസുകാരന്റെ മൃദദേഹത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് ഡോക്ടർമാർ , കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം , സംഭവം വൈറലാകുന്നു December 6, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on പെരുന്തച്ചനിലെ ‘ തമ്പുരാട്ടി ‘ വിനയപ്രസാദിനെ ഓര്‍മയില്ലേ ? കന്നഡക്കാരിയായ തന്നെ മലയാളം പഠിക്കാന്‍ സഹായിച്ചത് ആ വലിയ മനുഷ്യനാണെന്ന് പറയുകയാണ് വിനയപ്രസാദ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
Home News സത്യൻ അന്തിക്കാടിന്റെ” മകൾ” എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവിനൊരുങ്ങുന്ന മീരാ ജാസ്മിൻ സത്യൻ അന്തിക്കാടിന്റെ” മകൾ” എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവിനൊരുങ്ങുന്ന മീരാ ജാസ്മിൻ By Web Team - December 12, 2021 Facebook Twitter WhatsApp Telegram സത്യൻ അന്തിക്കാടിന്റെ” മകൾ” എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവിനൊരുങ്ങുന്ന മീരാ ജാസ്മിൻ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്രയും നാൾ പേരിടാതിരുന്ന ചിത്രത്തിന് കുറച്ചു മുമ്പാണ് “മകൾ” എന്ന പേര് നൽകിയ വിവരം സത്യൻ അന്തിക്കാട് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷൂട്ടിങ് പൂർത്തിയായ സന്തോഷത്തിൽ കാരവനിൽ നിന്ന് കൊണ്ട് തന്റെ അസിസ്റ്റന്റിനൊപ്പം സിനിമയിലെ വേഷമായ സാരിയിൽ ഒരു ഫാസ്റ്റ് നമ്പറിന് ഡാൻസ് കളിക്കുന്ന മീര ജാസ്മിന്റെ വീഡിയോയാണ് പ്രേഷകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും മീരയുടെ എനർജിയിൽ മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ജയറാമിനെയും മീരാജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇഖ്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ച പ്രിയ നായികയാണ് മീര ജാസ്മിൻ. കസ്തൂരി മാൻ, സ്വപ്നക്കൂട്, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം കൂടെയാണ് മീര ജാസ്മിൻ. കുറച്ച് സിനിമകൾ മാത്രമേ അഭിനയിച്ചുവെങ്കിലും എല്ലാം ഹിറ്റ് ചിത്രങ്ങളായിരുന്നു. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രം മലയാളികൾ ആരും മറന്നു കാണില്ല. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് പിന്മാറിയെങ്കിലും സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ ഇപ്പോൾ. Previous articleചങ്ങാതി നന്നായാൽ കണ്ണാടി അത്ര ക്ലിയർ അല്ലേലും കുഴപ്പം ഇല്ലത്രേ Next articleതാരത്തെ കുറിച്ച് കേൾക്കുന്ന ഗോസിപ്പുകളെ കുറിച്ചും, അമ്മയ്ക്ക് സംഭവിച്ച അപകടത്തെ പറ്റിയും മനസ്സു തുറക്കുകയാണ് ജൂഹി.
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2021 ജൂലായ് 4ന് യു.പിയിലെ ഗാസിയാബാദില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് നടത്തിയ പ്രഭാഷണത്തിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. ഡോ.ഖ്യാജ ഇഫ്തിഖാര്‍ അഹമ്മദിന്റെ ‘ദി മീറ്റിംഗ് ഓഫ് മൈന്റ്‌സ് എ ബ്രിഡ്ജിംഗ് ഇനീഷ്യേറ്റീവ് ‘എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. ഇതൊരു പ്രതിച്ഛായാ നിര്‍മ്മിതിയോ രാഷ്ട്രീയ കരുനീക്കമോ അല്ല. പ്രതിച്ഛായയെക്കുറിച്ച് സംഘം ഒരിക്കലും ശ്രദ്ധിക്കാറില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് കിട്ടാനുള്ള ഒരു ശ്രമവുമല്ല ഇത്. കാരണം വോട്ടുരാഷ്ട്രീയമോ കക്ഷിരാഷ്ട്രീയമോ സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ശരിയാണ്, രാഷ്ട്രത്തില്‍ എന്തു നടക്കണം, എന്തു നടക്കരുത് എന്നീ കാര്യങ്ങളില്‍ സംഘത്തിന് ഉറച്ച ആശയങ്ങളുണ്ട്. ഞങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കല്ല, രാഷ്ട്രതാല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രാഷ്ട്രതാല്‍പര്യത്തിനെതിരെ ആര് എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കും. അതുപോലെ അതിനനുകൂലമായി എന്തു വന്നാലും അതിനെ പിന്തുണക്കുകയും ചെയ്യും. കക്ഷിരാഷ്ട്രീയത്തിനു ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. കക്ഷിരാഷ്ട്രീയം നശിപ്പിക്കുന്ന ചില കാര്യങ്ങളുമുണ്ട്. വ്യക്തികളെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം കക്ഷിരാഷ്ട്രീയത്തിലൂടെ ചെയ്യാന്‍ സാദ്ധ്യമല്ല. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആഹ്വാനം ചെയ്യുകയും ചരിത്രവസ്തുതകളെ അതേപടി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. അതുകൊണ്ടാണ് ഞാന്‍ ഈ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. സംഘടിതമായ ഒരു സമൂഹം ഇല്ലാതെ രാഷ്ട്രീയ പുരോഗതി സാദ്ധ്യമല്ല. വെറുമൊരു ഘടനയല്ല സംഘടിത സമൂഹമെന്നത്. സ്വന്തമെന്ന ഭാവത്തോടെ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണത്. ഹിന്ദു-മുസ്ലിം ഐക്യം എന്നത് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരാശയമാണ്. ഭാരതത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ നമ്മള്‍ ഒന്നാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം. നമ്മള്‍ ബന്ധപ്പെട്ടവരല്ല എന്ന് എപ്പോള്‍ കരുതാന്‍ തുടങ്ങുന്നുവോ അതോടെ രണ്ടുകൂട്ടരും പ്രതിബന്ധത്തിലാകും. ഭാരതീയ പാരമ്പര്യമനുസരിച്ച്, ആരാധനയിലെ വ്യത്യാസംകൊണ്ട് നാം വ്യത്യസ്തരാകേണ്ടതില്ല. ഭാരതത്തില്‍ സാകാരരൂപത്തിലും നിരാകാരരൂപത്തിലുമുള്ള ദേവതകളെ ആരാധിക്കുന്ന സമ്പ്രദായങ്ങളുണ്ട്. വ്യക്തിപരമായി നമ്മള്‍ ഇതിലേതെങ്കിലും ഒന്ന് പിന്തുടരുന്നുണ്ടാകാം. പക്ഷെ മറ്റ് സമ്പ്രദായങ്ങളെ ബഹുമാനിക്കുന്നു. അത് നമ്മുടെ ആരാധനാരീതിയെയോ ഭക്തിയെയോ ബാധിക്കേണ്ട കാര്യമില്ല. സമൃദ്ധിയോടെ നമ്മെ പരിപോഷിപ്പിക്കുന്ന പൊതുവായ മാതൃഭൂമിയാണ് നമ്മുടെ ഏകതയുടെയും ഐക്യത്തിന്റെയും ആദ്യത്തെ അടിസ്ഥാനം. ജനസംഖ്യാ വിസ്‌ഫോടനം ഒരു വലിയ പ്രശ്‌നമായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഭവിയില്‍ അതിനെയും നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ നിലവിലുള്ള മുഴുവന്‍ ജനതയെയും സംരക്ഷിക്കാനാവശ്യമായ വിഭവങ്ങള്‍ നമ്മുടെ പുണ്യഭൂമി നല്‍കുന്നുണ്ട്. ഈ മാതൃഭൂമി കാരണമായി ഭക്ഷണം, ഭാഷകള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെ രൂപത്തില്‍ നമുക്ക് സാംസ്‌കാരിക വൈവിധ്യമുണ്ട്. ഇതാണ് നമ്മെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ഘടകം. പൊതുവായ പൈതൃകമാണ് നമ്മെ ഒന്നിപ്പിക്കുന്ന മൂന്നാമത്തെ കാര്യം. ഭാരതത്തില്‍ ജീവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ഡി.എന്‍.എ. ഒന്നാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, ഖിലാഫത്ത് പ്രക്ഷോഭത്തിനു ശേഷമാണ് ഹിന്ദുത്വം എന്ന പദം പ്രചാരത്തില്‍ വന്നത്. ഏതാണ്ട് ഇതേ സമയത്താണ് സംഘത്തിന്റെ ചിന്താപദ്ധതിയും രൂപപ്പെട്ടുവന്നത്. ഹിന്ദുക്കളുടെ ദുരവസ്ഥയ്ക്ക് ബ്രിട്ടീഷുകാരെയും മുസ്‌ലിങ്ങളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ വിശ്വസിച്ചിരുന്നത്. പ്രാചീന സമൂഹവും പാവനമായ ചിന്തകളും ഉണ്ടായിരുന്നെങ്കിലും കോളനി വല്‍ക്കരണത്തെ നേരിടേണ്ടിവന്നതിനു പിന്നില്‍ ഹിന്ദുസമൂഹത്തിലെ ചില ഭിന്നതകളും കാരണമായിട്ടുണ്ട്. ഈ പരിമിതികളെ നേരിടണമെന്ന ഉറച്ച വിശ്വാസമാണ് ഡോക്ടര്‍ ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നത്. ;;;;;;;;;;;;;;;;;;;;;;;; തീര്‍ച്ചയായും ചരിത്രപരമായി തകര്‍ച്ചയിലേക്ക് നയിക്കുന്ന ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ ചിലത് ഇന്നും തുടരുന്നുണ്ട്. ന്യുനപക്ഷങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ (ഒരേ സമൂഹത്തിന്റെ ഊടും പാവുമാണ് അവരെന്നതുകൊണ്ടാണ് വിളിക്കുന്നവര്‍ എന്ന് പറയുന്നത്) പേരിലുള്ള ന്യൂനപക്ഷവാദമല്ല. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് സംഘം ഉറച്ചു വിശ്വസിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ഭരണം സൃഷ്ടിക്കപ്പെടുമെന്നും ഇസ്ലാം അപകടത്തിലാകുമെന്നുമുള്ള ഭയം സംഘത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ മണ്ണിലേക്ക് ആരെല്ലാം കടന്നുവന്നിട്ടുണ്ടെന്നും അവരെല്ലാം സ്വന്തം സവിശേഷതകളുമായി ഇവിടെ തുടരുന്നുണ്ടെന്നുമുള്ള കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ഭരണഘടനാ വകുപ്പുകളില്‍ പോലും പ്രതിഫലിച്ച നമ്മുടെ പാരമ്പര്യമാണിത്. ഏതെങ്കിലും കാര്യത്തില്‍ അതിരുകടന്നിട്ടുണ്ടെങ്കില്‍ ഭൂരിപക്ഷ സമൂഹത്തില്‍ നിന്നു തന്നെ അതിനെതിരായ ശബ്ദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. എനിക്കുവേണമെങ്കില്‍ അക്രാമിക പ്രസംഗങ്ങളിലൂടെ പ്രശസ്തനാകാം. പക്ഷെ ഹിന്ദുസമൂഹം ഒരിക്കലും അവയെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുകയില്ല. അതുകൊണ്ടാണ് മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കരുതെന്ന് ഏതെങ്കിലും ഹിന്ദു പറയുകയാണെങ്കില്‍ അയാള്‍ക്ക് ഹിന്ദുവായി ഇവിടെ തുടരാന്‍ അര്‍ഹതയില്ലെന്ന് ഞാന്‍ മുമ്പു പറഞ്ഞത്. സംഘത്തില്‍ ഇതാദ്യം പറയുന്നയാള്‍ ഞാനല്ല. ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ കാലം മുതല്‍ ഇതാണ് ഞങ്ങളുടെ ചിന്താഗതി. ശ്രീ ഗുരുജിയും ബാലാസാഹേബ് ദേവറസ്ജിയും വ്യത്യസ്ത വാക്കുകളില്‍ ഇതേകാര്യം പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സംഘത്തിന് ശക്തിയും സ്വാധീനവും കുറവായിരുന്നു. ഇന്നത് വര്‍ദ്ധിച്ചതുകൊണ്ട് ജനങ്ങള്‍ ശ്രദ്ധിക്കുന്നു. ഇതേ വ്യത്യാസമുള്ളൂ. ഹിന്ദുസ്ഥാന്‍, അതായത് ഈ രാഷ്ട്രം ഒരു ഏകദേശീയ അസ്തിത്വമാണ്. ചരിത്രം ഉള്‍പ്പെടെ നാം മനസ്സിലാക്കിയ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും നാം പൊതുവായ പൂര്‍വ്വികരുടെ പിന്മുറക്കാരും ഒരൊറ്റ സമൂഹവുമാണെന്ന കാര്യം മാറ്റമില്ലാത്തതാണ്. സങ്കുചിത താല്‍പര്യങ്ങളുടെയും വിലപേശല്‍ തന്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഐക്യം നിലനിര്‍ത്താന്‍ കഴിയില്ല. സ്വാംശീകരണത്തിനുള്ള നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്ലാം ഭാരതത്തിലേക്ക് കടന്നുവന്നത് മുഖ്യമായും അക്രമകാരികളിലൂടെയാണ്. ഈ ചരിത്രവസ്തുതയെ മാറ്റാന്‍ എനിക്കോ നിങ്ങള്‍ക്കോ സാദ്ധ്യമല്ല. ഗുരുനാനാക്ക് ദേവിനെയും തുക്കാറാം മഹാരാജിനെയും പോലുള്ള നിരവധി പേര്‍ ഭാരതത്തില്‍ സംവാദത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതുവരെ നടന്ന ശ്രമങ്ങളെല്ലാം രാഷ്ട്രീയപരമായതുകൊണ്ട് വിജയിച്ചിട്ടില്ല. സമൂഹത്തിലെ ഉത്തരവാദപ്പെട്ട പ്രമുഖ വ്യക്തികള്‍ ഒരു ദീര്‍ഘകാല പ്രക്രിയയായി ഇത് ഏറ്റെടുക്കണം. പെട്ടെന്നു തന്നെ ഇല്ലാതാക്കാന്‍ കഴിയാത്ത ചരിത്രപരമായ മുറിവുകളുമുണ്ട്. ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും വന്നാല്‍ അത് ഹിന്ദുവിന്റെ ഭാഗത്തു നിന്നായാല്‍പ്പോലും ഹിന്ദുക്കള്‍ എതിര്‍ക്കുമെന്നതാണ് പൊതുവായ അനുഭവം. എന്നാല്‍ മുസ്ലിം സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നതായി കാണപ്പെടുന്നില്ല. ആന്തരികമായി ചില പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷെ പുറത്തേക്ക് അങ്ങനെ കാണപ്പെടുന്നില്ല. തങ്ങളുടേത് ഒരു ഹിന്ദു സംഘടനയാണെന്നും ഹിന്ദുക്കളെ ശക്തിശാലികളാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘ സ്വയംസേവകര്‍ക്ക് അറിയാം. പക്ഷെ ഹിന്ദുവിനെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് വസുധൈവകുടുംബകം എന്നുളളതാണ്. വിയോജിപ്പുകൊണ്ട് പരിഹാരമുണ്ടാവില്ല. സംഭാഷണമാണ് ആവശ്യം. ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പരസ്പരം മനസ്സിലാക്കുകയും നമ്മുടെ രാജ്യത്തെ മഹത്തരമാക്കുന്നതിന് എല്ലാവരും ഒന്നിച്ചു മുന്നേറുകയും വേണം. സമൂഹത്തിന്റെ താല്‍പര്യം മാനിച്ച്, സങ്കുചിത താല്‍പര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന് മാതൃഭൂമിയെയും അതിന്റെ പാരമ്പര്യം, സംസ്‌കാരം, പൈതൃകം എന്നിവയെയും നമ്മെ യോജിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളായി സ്വീകരിക്കുകയും വേണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആരും സ്വന്തം ആരാധനാ രീതിയെ ഉപേക്ഷിക്കേണ്ടതില്ല. പലവിധ വഴികളുണ്ടാകാം, പക്ഷെ ആത്യന്തിക സത്യം ഒന്നാണെന്നതാണ് നമ്മുടെ ദേശീയ ചിന്താഗതി. ഇതൊരു ലക്ഷ്യസ്ഥാനമല്ല, ചെറിയൊരു തുടക്കമാണ്. പല തടസ്സങ്ങളും ഉണ്ടായേക്കാം. പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനായി പലവിധ ശക്തികളും പല സമയത്തായി ഉയര്‍ന്നുവന്നേക്കാം. യുദ്ധങ്ങള്‍, വിദ്വേഷം, കലാപങ്ങള്‍ തുടങ്ങിയവയെല്ലാം സ്വാഭാവികമായും മനസ്സിനെ സ്വാധീനിക്കുന്ന ചരിത്രവസ്തുതകളാണ്. പാകിസ്ഥാന്റെ സൃഷ്ടിയിലേക്കു നയിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ കാലത്തും ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലം പരസ്പരം അവിശ്വാസവും അന്യവല്‍ക്കരണവും ഉണ്ടാക്കിയിട്ടുണ്ട്. അതിനെയാണ് നമുക്ക് നീക്കംചെയ്യേണ്ടത്. തടസ്സങ്ങളെ മറികടക്കാന്‍ കഴിയില്ല എന്നു കരുതരുത്. അതിനുവേണ്ടി സമൂഹമനസ്സില്‍ നിന്ന് നിഷേധമനോഭാവത്തെ ഇല്ലാതാക്കണം. വസ്തുതകളെ ഒളിച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുകയല്ല മറിച്ച് എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കണം. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദുരാഷ്ട്രമാണ്. ഗോമാതാവിനെ ഇവിടെ ആരാധിക്കുന്നു. പക്ഷെ ആള്‍ക്കൂട്ടക്കൊലയില്‍ ഏര്‍പെടുന്നവര്‍ ഹിന്ദുത്വത്തിനെതിരെയാണ് നീങ്ങുന്നത്. ചില സംഭവങ്ങള്‍ വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. ഒരു കുറ്റകൃത്യമായി അതിനെ കണക്കാക്കുകയും നിയമത്തിന്റെ ദൃഷ്ടിയില്‍ കൈകാര്യം ചെയ്യുകയും വേണം. മുന്‍കാലത്തെ ചില ദുരനുഭവങ്ങള്‍ കാരണം ചിലര്‍ക്ക് ഈ പുതിയ തുടക്കം ഇഷ്ടപ്പെട്ടെന്നുവരില്ല. അവരെയും നമുക്ക് തയ്യാറാക്കേണ്ടതുണ്ട്. ഹിന്ദുസമൂഹം പാരമ്പര്യമനുസരിച്ചും രാഷ്ട്രമെന്ന നിലയിലും ചിന്താഗതിയിലും ഇതിന് അനുകൂലമാണ്. താഴെ തട്ടില്‍ നിന്നു ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ഇത് പറയാന്‍ കഴിയും. ആ വിശ്വാസത്തെ നിലനിര്‍ത്താനും ആത്മവിശ്വാസം ഉണ്ടാക്കാനുമാണ് സംഘം ശ്രമിക്കുന്നത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള മേല്‍ക്കോയ്മയില്ലാതെ നമുക്കെല്ലാവര്‍ക്കും ഭാരതത്തെ അതിന്റെ പരമ വൈഭവത്തിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം ഈ മണ്ണില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. ഇതില്‍ ഒരാളുടെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ നമുക്ക് നമ്മുടെ ലക്ഷ്യം നേടിയെന്ന് പറയാന്‍ കഴിയില്ല. ഈ മണ്ണിനെ മാതൃഭൂമിയായി കണക്കാക്കുകയും പൊതുവായ സാംസ്‌കാരിക പാരമ്പര്യത്തിലും പൈതൃകത്തിലുമാണ് നമ്മുടെ പൊതുവായ അടിത്തറയെന്നു കരുതുകയും ചെയ്തുകൊണ്ട് മാത്രമേ നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക ഐക്യം സാദ്ധ്യമാവുകയുള്ളൂ. ഈ പ്രക്രിയയുടെ തുടക്കമായാണ് ഞാന്‍ ഈ പരിപാടിയെ കാണുന്നത്. കടപ്പാട്: ഓര്‍ഗനൈസര്‍, ജൂലൈ 18, 2021 വിവര്‍ത്തനം:സി.എം.രാമചന്ദ്രന്‍ Share20TweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Related Posts ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5) ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും വെല്ലസ്ലിയെ വിറപ്പിച്ച പഴശ്ശിരാജ ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…! മതനവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുക മേയറുടെ കത്ത് മഞ്ഞുമലയുടെ തുമ്പ് മാത്രം Kesari Shop കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500 മൗനതപസ്വി - ടി. വിജയന്‍ ₹180 Follow @KesariWeekly Latest കേരളമെന്ന കുരുതിക്കളം നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5) മാഗ്കോം ഉദ്ഘാടനം ചെയ്തു നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍ ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും JNU New Delhi and MAGCOM Kozhikode signs MOU ഡൽഹി ജെ.എന്‍.യു സർവ്വകലാശാലയും കോഴിക്കോട് MAGCOM ഉം ധാരണാപത്രം ഒപ്പ് വച്ചു. മയിൽപ്പീലിക്കൂട്ടം വയനാട്ടിലേക്ക് Load More മേൽവിലാസം പി.ബി. നമ്പര്‍: 616 59/5944F9 കേസരി ഭവൻ മാധവന്‍ നായര്‍ റോഡ്‌ ചാലപ്പുറം പോസ്റ്റ് കോഴിക്കോട് 673 002 Phone: 0495 2300444, 2300477 Email: [email protected] കേസരിയെ കുറിച്ച് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ടോറി ആന്‍റ് ലോകിത ഉദ്ഘാടന ചിത്രം Kerala കെകെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാം, ലോകായുക്ത നോട്ടീസ് റദ്ദാക്കില്ല Kerala കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ ആക്രമണം; 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് Kerala പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുൽ സത്താർ റിമാൻഡിൽ Published 2 months ago on 29 September 2022 By വെബ് ഡെസ്ക് | സിറ്റിസൺ കേരള നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് അബ്ദുൽ സത്താറിനെ റിമാൻഡ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു.
ലണ്ടന്‍: സ്‌പെയിനിലെ കാറ്റലോനിയ മേഖലയില്‍ കാളപ്പോരു നിരോധിച്ചു. ബാര്‍സിലോന ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ തീരമേഖലയായ കാറ്റലോനിയ പ്രവിശ്യയിലെ 135 അംഗ നിയമസഭ കാളപ്പോരു നിരോധിക്കാന്‍ 55ന്‌ എതിരെ 68 വോട്ടോടെയാണു തീരുമാനിച്ചത്‌. കാളപ്പോരു നിരോധിക്കുന്ന സ്‌പെയിനിലെ ആദ്യ പ്രവിശ്യയാണിത്‌. സ്‌പെയിനിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണു കാളപ്പോരെന്നു കരുതുന്നവരും മൃഗസ്‌നേഹികളും തമ്മില്‍ ദീര്‍ഘകാലമായി നടന്നുവരുന്ന സംവാദത്തിന്റെ പരിണത ഫലമാണു പുതിയ നിയമം. സീസണില്‍ ആയിരത്തിലേറെ കാളപ്പോരുകള്‍ സ്‌പെയിനില്‍ നടക്കാറുണ്ട്‌. ഇതില്‍ കാറ്റലോനിയ മേഖലയില്‍ മാത്രം കാളപ്പോരു നിരോധിക്കുന്ന ഈ നിയമം 2012ല്‍ നിലവില്‍ വരും. ShareTweetSend Related Posts മറ്റുവാര്‍ത്തകള്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി രാഷ്ട്രാന്തരീയം ജി 20 ഉച്ചകോടി: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് 3000 വിസ അനുവദിച്ച് യുകെ മറ്റുവാര്‍ത്തകള്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത Discussion about this post പുതിയ വാർത്തകൾ ഹിമാചല്‍ പ്രദേശ്: മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവെച്ചു ഗുജറാത്തില്‍ കരുത്തറിയിച്ച് ബിജെപി; ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന് ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം: പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ വിഴിഞ്ഞം സമരം: കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക്: മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ല: മത്സ്യത്തൊഴിലാളികളോട് അനുഭാവമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി
Plastic Nirodhanam Essay in Malayalam : In this article, we are providing പ്ലാസ്റ്റിക്ക് നിരോധനം ഉപന്യാസം. Malayalam Essay on Plastic Ban. Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം" നാം ജീവിക്കുന്ന ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരി ക്കുകയാണ്. വെള്ളം, വായു, മണ്ണ്, ഭക്ഷണം തുടങ്ങിയവയിൽ എല്ലാം മലിനീകരണം ക്രമാതീതമായിരിക്കുകയാണ്. ഇതിനുള്ള ഉത്തരവാദിത്വം മനുഷ്യനുമാത്രമാണ്. മനുഷ്യൻ മനുഷ്യനെത്തന്നെ കൊന്നുകൊണ്ടി രിക്കുന്നതിന് തുല്യമാണിത്. ഇതിനുള്ള കാരണങ്ങളെക്കുറിച്ച് ചുറ്റുപാടു മൊന്നു കണ്ണോടിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പ്രകൃതിമലിനീകരണത്തിന്റെ മുഖ്യഹേതുവായി പ്രവർത്തിക്കുന്നത് പ്ലാസ്റ്റിക്കാണ്. നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്കുപുറമേ ഭൂമിയുടെ നില നിൽപ്പിനെത്തന്നെയും ദോഷകരമാക്കുന്ന പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കുകമാത്രമേ ഇതിനു പരിഹാരമായിട്ടുള്ളൂ. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്ന് കേൾക്കുമ്പോൾ വെറുമൊരു സ്വപ്നമായി ത്തോന്നാം. അത് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ നമുക്ക് പലതരത്തിലുള്ള കഷ്ടതകളും അനുഭവിക്കേണ്ടതായി വരും. Read also : Cyber Kuttakrithyangal Essay in Malayalam നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്ത വായി മാറിയിരിക്കുന്നു പ്ലാസ്റ്റിക്ക്. ഒരുദിവസം ഒരു പ്ലാസ്റ്റിക്കുകൂടെങ്കിലും ചെല്ലാത്ത വീടുകളില്ല. ഉപയോഗിക്കാനുള്ള സൗകര്യത്തെക്കരുതി സാധ നങ്ങൾ വാങ്ങിയാൽ പ്ലാസ്റ്റിക്കിൽ നൽകാനാണ് വ്യാപാരികളും നമ്മളും ആഗ്രഹിക്കുന്നത്. എന്നാൽ പണ്ട് ഇതായിരുന്നില്ല സ്ഥിതി. അന്ന് സാധന ങ്ങൾ വാങ്ങാൻ കടലാസ്, ഇല, ചണച്ചാക്ക്, തുണിസഞ്ചി മുതലായവയാ ണുപയോഗിച്ചിരുന്നത്. അതെല്ലാം നമ്മുടെ പ്രകൃതിയ്ക്ക് ഏറ്റവും യോജിച്ച് വസ്തുക്കളായിരുന്നു. മണ്ണിൽ അലിഞ്ഞുചേരുന്നവ. അവ അന്തരീക്ഷ മലിനീകരണത്തേയോ രോഗാണുക്കളെയോ ഉണ്ടാക്കിയിരുന്നില്ല. Read also : Malayalam Essay on Advantages and Disadvantages of Mobile Phone പ്ലാസ്റ്റിക്കിന്റെ കണ്ടുപിടിത്തത്തോടെ നമ്മുടെ ജീവിതക്രമത്തിന്റെ ഗതിയാകെ മാറി. ഉപയോഗിക്കുവാൻ ഏറ്റവും സൗകര്യമുള്ള വസ്ത എന്നനിലയിൽ അതിന്റെ ഉപഭോഗംകൂടി. സാധനങ്ങൾ എളുപ്പത്തിൽ വിറ്റഴിക്കാൻ വേണ്ടി വ്യാപാരികൾ പ്ലാസ്റ്റിക്ക് കൂടുകളെ പ്രോത്സാഹിപ്പിച്ചു. തൽഫലമായി പ്രകൃതിദത്തമായി നാം ഉപയോഗിച്ചിരുന്ന വസ്തുക്കൾ പുറന്തള്ളപ്പെട്ടു. പകരം നാട്ടിലും വീട്ടിലും പ്ലാസ്റ്റിക്കിന്റെ കൂമ്പാരമായി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് നമ്മൾ പരിസരത്ത് ഉപേക്ഷിക്കുകയാണ് പതിവ്. അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കാറ്റുമൂലവും പക്ഷി മൃഗാദികൾ മൂലവും എല്ലായിടത്തും വ്യാപിക്കുന്നു. Read also : Essay on Mahatma Gandhi in Malayalam മത്സ്യമാംസാദികളുടെയും പഴം പച്ചക്കറികളുടെയും അവശിഷ്ട ങ്ങൾ പറ്റിച്ചേർന്നിരിക്കുന്ന പ്ലാസ്റ്റിക്ക് ചുറ്റുപാടും കിടന്ന് ദുർഗന്ധമുണ്ടാ ക്കുന്നു. അങ്ങനെ വായുമലിനപ്പെടുന്നു. തിരക്കേറിയ നഗരങ്ങളിൽ പ്പോലും ഉത്തരം മാലിന്യക്കൂമ്പാരങ്ങൾ നമുക്ക് കാണാവുന്നതാണ്. മാലിന്യങ്ങളുള്ള പ്ലാസ്റ്റിക്ക് കവറുകൾ ധാരാളമായി ജലാശയങ്ങ ളിൽ എത്താറുണ്ട്. മനുഷ്യൻ ബോധപൂർവ്വമൊഴുക്കുന്നതും പക്ഷികളും മൃഗങ്ങളും വലിച്ചുകൊണ്ടിടുന്നതും കാറ്റത്ത് പറന്നെത്തുന്നവയുമാണ് അവയിൽ ഭൂരിഭാഗവും. ഇത്തരം പ്ലാസ്റ്റിക്ക് ജലത്തിൽ ചീഞ്ഞുനാറി ജലം മലിനമാക്കുന്നതിനുപുറമേ അനേകം രോഗാണുക്കളെ പരത്തുന്നതിനും ഇടയാക്കുന്നു. Read also : Global warming / Climate change Essay in Malayalam നമ്മുടെ വീടിനുചുറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ ഇടയാക്കുന്നു. അടുത്ത കാലത്തായി പലപുതിയ രോഗങ്ങളും കൊതുക് പരത്തുന്നതായി കണ്ട ത്തിയിട്ടുണ്ട്. നമ്മുടെ പരിസരങ്ങളിൽ കൊതുക് പെരുകാൻ മുഖ്യ കാരണം ഈ പ്ലാസ്റ്റിക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊതുകിനെ നശി പ്പിക്കുന്നതിന് മരുന്നുതളിച്ചാൽ മാത്രം പോരാ. അവ പെരുകുവാനുള്ള സാധ്യത ഇല്ലാതാക്കുകയും വേണം. ഭൂമിയിൽ വലിച്ചെറിയുന്നതും കുഴിച്ചിടുന്നതുമായ പ്ലാസ്റ്റിക്ക് എത കാലം കഴിഞ്ഞാലും മണ്ണിൽ ലയിച്ചു ചേരുകയില്ല. ഇത് മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും. മണ്ണിലെ ജീവാണുക്കളുടെ നാശ ത്തിനും വായുസഞ്ചാരത്തിന്റെ തടസ്സത്തിനും ഇത്തരം പ്ലാസ്റ്റിക്ക് നിക്ഷേപം ദോഷം ചെയ്യും. ഈ സ്ഥിതി തുടർന്നുപോയാൽ നമ്മുടെ ജീവന്റെ നില നിൽപ്പിനുതന്നെ അത് ഭീഷണിയായിത്തീരും. Read also : Malayalam Essay on Influence of Advertisement ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കുകളെല്ലാം എവിടെയെങ്കിലും വാരി യിട്ട് തീ കത്തിച്ചുകളയുന്ന ഏർപ്പാട് നമുക്കുണ്ട്. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണെങ്കിലും ഗുണത്തേക്കാളേറെ ദോഷംചെയ്യുന്ന ഏർപ്പാടാണിത്. പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വിഷ വാതകം ശ്വസിക്കുന്നതുമൂലം നമുക്ക് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം വിഷവാതകം ശുദ്ധീകരിക്കുന്ന തിനുള്ള ക്രമീകരണങ്ങളൊന്നും നമ്മുടെ നാട്ടിലില്ലാത്തതുകൊണ്ട് ഈ നടപടി നമ്മുടെ ആരോഗ്യത്തിനുചേർന്നതല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പൊതുജനസഹകരണത്തോടെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനയജ്ഞം ആരംഭിച്ചിരിക്കുകയാണ്. ഇതിനർത്ഥം പ്ലാസ്റ്റിക്ക് നിർമ്മിതമായ എല്ലാ വസ്തുക്കളും നിരോധിക്കണമെന്നല്ല. പ്രകൃതിയുമായി ലയിച്ചുചേരാത്ത 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റി ക്കിന്റെ വിൽപനയും ഉപഭോഗവും ഒഴിവാക്കണമെന്നാണ് ഇതുകൊണ്ടു ദ്ദേശിക്കുന്നത്. നിത്യജീവിതത്തിൽ നാം കൂടുതലായി ഉപയോഗിക്കുന്നത് പുനഃക്രമീകരണം നടത്താൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകളാണ്. Read also : Malayalam Essay on Road Accidents നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ആഹാരവും ഔഷധവും പോലെതന്നെ പ്രകൃതിസംരക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. അതി നുള്ള മാർഗ്ഗമെന്നനിലയിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ല എന്ന് നാം ദൃഢ പ്രതിജ്ഞയെടുക്കണം. പ്ലാസ്റ്റിക്കിനുപകരം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ശീലിക്കുവാനും അത് പ്രചരിപ്പിക്കുവാനും നാം തയ്യാറാകണം. അങ്ങനെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിലൂടെ പ്രകൃതിസംരക്ഷണമെന്ന മഹത്ത ത്തായ ലക്ഷ്യം സാദ്ധ്യമാകും. SHARE THIS Author: Admin I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles. RELATED STORIES ← Newer Post Older Post → Home Blog Comments Facebook Comments 0 Comments: Search Blog Social Media Popular Posts लोकसभा का गठन एवं शक्तियों एवं लोकसभा के कार्यकाल की विवेचना कीजिए। लोकसभा का गठन एवं शक्तियों एवं लोकसभा के कार्यकाल की विवेचना कीजिए। सम्बन्धित लघु उत्तरीय प्रश्न लोकसभा का गठन किस प्रकार होता है ? लोकसभा क... पर्यावरण पर संस्कृत में निबंध। Essay on Environment in Sanskrit पर्यावरण पर संस्कृत में निबंध। E ssay on Environment in Sanskrit वयं वायुजलमृदाभिः आवृत्ते वातावरणे निवसामः। एतदेव वातावरणं पर्यावरण... डॉक्टर और मरीज के बीच संवाद - samvad between doctor and patient in hindi डॉक्टर और मरीज के बीच संवाद रोगी : डॉक्टर साहब, मुझे कल रात से हल्का सा बुखार आ रहा है। डॉक्टर : ठण्ड तो नहीं लग रही है ? रोगी... गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा... लक्ष्मी का स्वागत एकांकी का सारांश - Lakshmi ka Swagat Ekanki ka Saransh लक्ष्मी का स्वागत एकांकी का सारांश - Lakshmi ka Swagat Ekanki ka Saransh ‘लक्ष्मी का स्वागत’ एकांकी उपेंद्रनाथ ‘अश्क’ द्वारा लिखित साम... Kadamkathakal Malayalam കടങ്കഥകൾ മലയാളം Riddles in Malayalam Language Riddles in Malayalam Language : In this article, you will get കടങ്കഥകൾ മലയാളം . kadamkathakal malayalam with answer are provided below. T... हिंदी नाटक का उद्भव और विकास पर प्रकाश डालिए हिंदी नाटक का उद्भव और विकास पर प्रकाश डालिए हिंदी नाटक का उद्भव और विकास पर प्रकाश डालिए : भारतेन्दु हरिश्चन्द्र से पूर्व हिन्दी में न... പര്യായപദങ്ങൾ Synonyms in Malayalam Language Synonyms in Malayalam Language : In this article, we are providing പര്യായപദങ്ങൾ for school students and teachers. പര്യായപദങ്ങൾ is par... नदी की आत्मकथा हिंदी निबंध - Nadi ki Atmakatha Essay in Hindi नदी की आत्मकथा हिंदी निबंध - Nadi ki Atmakatha Essay in Hindi निबंध सूची नदी की आत्मकथा हिंदी निबंध 50 words नदी भूतल पर प... വാക്യത്തിൽ പ്രയോഗം Make Sentences with Words in Malayalam Language Vakyathil Prayogam in Malayalam വാക്യത്തിൽ പ്രയോഗം Malayalam Vakyathil Prayogikkuka Make Sentences with Words in Malayalam വാക്യത്തിൽ... All Categories anuched lekhan essay grammar hindi poems nursery rhymes patra sanskrit essay हिंदी कहानी Advertisement Latest Posts This Blog is protected by DMCA.com Join with us ABOUT HINDIVYAKRAN HindivVyakran.com एक ऑनलाइन पत्रिका है जहाँ हिंदी व्याकरण एवं साहित्य उपलब्ध कराया जाता है। Popular Tags 10 line essay anuched lekhan essay grammar hindi poems nursery rhymes sanskrit essay लोककथा हिंदी कहानी Most Popular डॉक्टर और मरीज के बीच संवाद - samvad between doctor and patient in hindi डॉक्टर और मरीज के बीच संवाद रोगी : डॉक्टर साहब, मुझे कल रात से हल्का सा बुखार आ रहा है। डॉक्टर : ठण्ड तो नहीं लग रही है ? रोगी... पर्यावरण पर संस्कृत में निबंध। Essay on Environment in Sanskrit पर्यावरण पर संस्कृत में निबंध। E ssay on Environment in Sanskrit वयं वायुजलमृदाभिः आवृत्ते वातावरणे निवसामः। एतदेव वातावरणं पर्यावरण... गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा... ಸ್ವಾಮಿ ವಿವೇಕಾನಂದ ಬಗ್ಗೆ ಪ್ರಬಂಧ Essay on Swami Vivekananda in Kannada Language Essay on Swami Vivekananda in Kannada Language : In this article, we are providing ಸ್ವಾಮಿ ವಿವೇಕಾನಂದ ಬಗ್ಗೆ ಪ್ರಬಂಧ for students and teache...
സുബഹി ബാങ്കിന്റെ ഈണത്തിൽ ഉണരുന്ന ഈ ഗൾഫ് നഗരം. പ്രവാസിയുടെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. തിരക്ക് പിടിച്ച ജീവിതം ചീറിപായുന്ന വണ്ടികൾ പണം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുന്ന ജീവനുകൾ. ആഴ്ചകൾ പിന്നിട്ടു ഇതെല്ലാം നിശ്ചലം ആയിട്ട്… കൊറോണ എന്നൊരു മഹാമാരി തിരക്കുപിടിച്ച ജീവിതത്തിന് ഫുൾ സ്റ്റോപ്പ്‌ ഇട്ടു. പലരുടെ ജീവിതത്തിനും പലരുടെ ജീവിത മാർഗത്തിനും. പണം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ ജനിച്ച നാടിനെയും മാതാപിതാക്കളെയും കൂടപ്പിറപ്പൂകളെയും വിട്ട് വന്നവരാണ് ഞങ്ങൾ പ്രവാസികൾ. മാസാവസാനം കിട്ടുന്ന ശമ്പളതുകയുടെ 90% വീട്ടിൽ എത്തുമ്പോൾ അവരുടെ സന്തോഷം അത് മതിയാവും ഓരോ പ്രവാസിക്കും അവരുടെ വിഷമങ്ങൾ മറക്കാൻ. പക്ഷെ കുറെ ആഴ്ചകൾ ആയി ഈ ലോകം നിശ്ചലം ആയിട്ട്. ആളോഴിഞ്ഞ കടവീഥികൾ തിരക്കോഴിഞ്ഞ തെരുവുകൾ ചീറി പായാൻ വണ്ടികൾ ഇല്ല എല്ലാം ഓർമ്മകൾ മാത്രം ആയി തീരുന്നു.. കണ്ണിൽ കാണാവുന്ന ശത്രുക്കളെ നശിപ്പിച്ച ഈ ലോകം കണ്ണിനു കാണാൻ പറ്റാത്ത ഈ അണുക്കളെ നിർവീര്യം ആക്കാൻ കഴിയുന്നില്ല.. അടച്ചു പൂട്ടിയ മുറികളിൽ ഓരോ ദിവസവും കഴിച്ചു നീട്ടുന്ന പ്രവാസികൾക്ക് ഇതൊരു "തടവറയണ് "മരണഭയം ഉള്ളിലൊതുക്കി ജീവിക്കുന്ന തടവറ. വരുമാനം നിലച്ചപ്പോൾ ചിതറിയത് പ്രവാസി മാത്രമല്ല ഈ വരുമാനത്തിൽ ആശ്രയിച്ചു കഴിയുന്ന കുടുംബവുമാണ്. ഇന്നും നിശ്ചലം ആവാത്ത വച്ചിൽ നോക്കുന്ന എന്നോട് ഉള്ളിൽ ആരോ ചൊല്ലി "ഈ നേരവും കടന്ന് പോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും" സിൻസിലാ ജമാൽ കുവൈത്ത് Related Blogs 'നന്മകള്‍ തുടരണം.. ധൂര്‍ത്തുകള്‍ തടയണം' 22/07/2022 നികുതി ആമാശയത്തെയും ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു.. 21/07/2022 പല്ല് കാക്കാം,പൊന്ന് പോലെ (ദന്ത സംരക്ഷണം) 25/03/2022 'ദേശീയ സമ്മതിദായക ദിനം' (ജനുവരി-25) 25/01/2022 ഇന്ത്യയില്‍ ആദ്യം: ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശ ... 18/12/2021 Comments (3) - Mozammel Hoque 25 October 2016 at 12.27 pm Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo? Reply - Tahmina Akthr 25 October 2016 at 12.27 pm Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo? Reply - Mozammel Hoque 25 October 2016 at 12.27 pm Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo? Reply - Tahmina Akthr 25 October 2016 at 12.27 pm Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?